വിക്കിപീഡിയ mlwiki https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.8 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപീഡിയ വിക്കിപീഡിയ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം കരട് കരട് സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk തുഞ്ചത്തെഴുത്തച്ഛൻ 0 961 4634168 4627995 2026-06-29T07:02:27Z ~2026-37335-44 219786 /* പുറത്തേക്കുള്ള കണ്ണികൾ */ 4634168 wikitext text/x-wiki {{PU|Thunchaththu Ezhuthachan}} {{Otheruses4|മലയാള ഭാഷാപിതാവിനെക്കുറിച്ചാണു പറയുന്നത്.|എഴുത്തച്ഛൻ എന്ന ജാതിയെപ്പറ്റിയറിയാൻ|എഴുത്തച്ഛൻ (ജാതി)}} {{Keralahistory}} [[File:Thunchan Smarakam1.jpg|thumb|right|തുഞ്ചൻ സ്മാരകം]] ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന [[പ്രാചീനകവിത്രയം|പ്രാചീനകവിത്രയ]]ത്തിലെ [[കവി|ഭക്തകവിയാണ്]] '''തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ''' ({{ശബ്ദരേഖ|Ml-തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.oga|ഉച്ചാരണം|help=no}}). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു.<ref name="ref003"/> എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില{{who}} വിദഗ്‌ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥനാമം 'തുഞ്ചൻ' (ഏറ്റവുമിളയആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നെന്ന്, തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി [[കെ. ബാലകൃഷ്ണ കുറുപ്പ്]] നിരീക്ഷിക്കുന്നു.<ref>{{cite book |author-link=:ml:കെ.ബാലകൃഷ്ണ കുറുപ്പ് |first=കെ.ബാലകൃഷ്ണ |last=കുറുപ്പ് |origyear=May 1998 |script-title= |title=വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ |publisher=[[മാതൃഭൂമി ദിനപത്രം|മാതൃഭൂമി പബ്ലിഷിംഗ് കമ്പനി]] |title-link=:ml:വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ |edition=2 |date=January 2000 |page=34 |quote=അദ്ദേഹം ജനിച്ച സ്ഥലത്തിന്, തുഞ്ചൻപറമ്പ് എന്നാണ് ഇപ്പോഴും പേരുപറഞ്ഞുവരുന്നത്. എഴുത്തച്ഛന്റെ പേര് തുഞ്ചൻ എന്നായിരുന്നില്ലെങ്കിൽ 'തുഞ്ചൻപറമ്പ്' 'തുഞ്ചത്തുപറമ്പ്' എന്നറിയപ്പെടുമായിരുന്നു.}}</ref> ഇന്നത്തെ [[മലപ്പുറം]] ജില്ലയിൽ [[തിരൂർ]] താലൂക്കിൽ [[തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം|തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുളള]], [[തുഞ്ചൻപറമ്പ്|തുഞ്ചൻപറമ്പാണു]] കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു.<ref name="ref003"/> എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കുശേഷം [[ചിറ്റൂർ|ചിറ്റൂരിൽ]] താമസമാക്കിയെന്നു കരുതപ്പെടുന്നു.<ref name="ref003"> {{cite news |title=Ezhuthachan Father of literary tradition in Malayalam |url=http://timesofindia.indiatimes.com/city/mumbai/Ezhuthachan-Father-of-literary-tradition-in-Malayalam/articleshow/60910.cms |accessdate=6 March 2018 |newspaper=Times of India online |date=5 July 2003 |archiveurl=https://web.archive.org/web/20170312173048/https://timesofindia.indiatimes.com/Ezhuthachan-Father-of-literary-tradition-in-Malayalam/articleshow/60910.cms |archivedate=12 March 2017}} </ref> <ref name="ref004">{{cite news |title=Thunchath Ezhuthachan's memorial starved of funds - KERALA - The Hindu |url=http://timesofindia.indiatimes.com/city/mumbai/Ezhuthachan-Father-of-literary-tradition-in-Malayalam/articleshow/60910.cms |accessdate=8 March 2018 |newspaper=The Hindu online |date=14 June 2011 |archiveurl=https://archive.today/20180308092914/http://www.thehindu.com/todays-paper/tp-national/tp-kerala/thunchath-ezhuthachans-memorial-starved-of-funds/article2102836.ece |archivedate=2018-03-08 |url-status=live }}</ref> വേട്ടത്തുനാട്ടിലെ തൃക്കണ്ടിയൂർ അംശത്തിൽ നായന്മാരിലെ എണ്ണയാട്ടി അമ്പലങ്ങൾക്ക്‌ കൊടുക്കുന്ന ഒരു വട്ടക്കാട്ട്‌ നായർ കുടുംബത്തിൽ ആയിരുന്നു അദ്ദേഹം പിറന്നത്‌ എന്നാണ് പ്രബലമായ ഒരു വിശ്വാസം<ref>{{Cite book|last=Tarakan|first=Ke Eṃ|url=https://books.google.com/books?id=3nhkAAAAMAAJ&q=chakkala+nair|title=A Brief Survey of Malayalam Literature: History of Literature|date=1990|publisher=K.M. Tharakan|pages=26|language=en}}</ref>. ഉള്ളൂർ എസ്‌ പരമേശ്വരയ്യർ<ref>{{Cite book|title=Encyclopaedia of South Indian Literature.&nbsp;India.|last=Madhubālā Sinhā:&nbsp;|publisher=Anmol Publications|year=2009|pages=212}}</ref> , വില്ല്യം ലോഗൻ<ref>{{Cite book|url=http://archive.org/details/malabarmanual0000loga|title=Malabar Manual, Vol. 1|last=Logan|first=William|date=1887|publisher=Superintendent, Government Press (Madras)|others=Servants of Knowledge|isbn=978-81-206-0446-9}}</ref>, കൊട്ടാരത്തിൽ ശങ്കുണ്ണി എന്നിങ്ങനെ പല പ്രമുഖരും ഈ അഭിപ്രായക്കാരാണ്‌<ref>{{Cite book|last=Sankunni|first=Kottarathil|date=2009-08-01|title=Eithihyamala|publisher=D. C. Books|isbn=978-8126422906|language=ml|location=Kottayam|edition=2nd}}</ref>.പ്രശസ്ത നോവലിസ്റ്റ്‌ [[സി. രാധാകൃഷ്ണൻ|സി രാധാകൃഷ്ണൻ]] തന്റെ കുടുംബം എഴുത്തച്ഛന്റെ പിൻമുറക്കാരാണെന്ന് അഭിപ്രായപ്പെട്ടിരുന്നു<ref>{{Cite web|url=https://alchetron.com/C-Radhakrishnan|title=C Radhakrishnan - Alchetron, The Free Social Encyclopedia|access-date=2022-10-03|last=February 1939Chamravattam|first=Name C. RadhakrishnanRole writerBorn 15|last2=Tirur|date=2017-08-18|language=en-US|last3=Kerala|last4=Writer|first4=IndiaOccupation|last5=Author|last6=Ottayadipathakal|first6=film directorMovies|last7=Pushyaraagam|last8=Pinnilavu|last9=Madhu|first9=KanalaattamSimilar People}}</ref>.നായന്മാരിലെയും സമാന സമുദായങ്ങളിലേയും അധ്യാപകരെ പണ്ട്‌ എഴുത്തച്ഛൻ എന്നായിരുന്നു വിളിച്ചിരുന്നത്‌<ref>{{Cite book|last=Sankunni|first=Kottarathil|date=2009-08-01|title=Eithihyamala|publisher=D. C. Books|isbn=978-8126422906|language=ml|location=Kottayam|edition=2nd}}</ref> [[സംസ്കൃതം]], [[ജ്യോതിഷം]] എന്നിവയിൽ മികച്ച&nbsp; അറിവുണ്ടായിരുന്ന<ref>Edgard Thurston, K. Rangachari. ''Castes and Tribes of Southern India'': Volume 1,2001. p. 186</ref><ref>Ranjit Kumar Bhattacharya, Nava Kishor Das. ''Anthropological Survey of India: Anthropology of Weaker Sections'', 1993, p. 590 </ref>, അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന, അപൂർവ്വം ചില&nbsp;സമുദായങ്ങൾക്കൊപ്പം,&nbsp;[[എഴുത്തച്ഛൻ (ജാതി)|എഴുത്തച്ഛൻ]] സമുദായത്തിലെ പലരുമുണ്ടായിരുന്നു. അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹമെന്ന വാദത്തിനും അടിസ്ഥാനമുള്ളതായി കണക്കാക്കപ്പടുന്നു.<ref>''Origin and Development of Caste’’ by Govinda Krishna Pillai, page 103 ,162''</ref><ref>''Studies in Indian history: with special reference to Tamil Nādu'' by Kolappa Pillay, Kanaka Sabhapathi Pillay, page 103 </ref><ref>''A Social History Of India'' By S. N. Sadasivan ,Page 371 </ref> കവിയുടെ കുടുംബപരമ്പരയിൽപ്പെട്ട ചിലരാണ്, [[പെരിങ്ങോട്|പെരിങ്ങോടിനടുത്തെ]] ആമക്കാവ് ക്ഷേത്രപരിസരത്തു വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. അതേസമയം, അദ്ദേഹം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നെന്നു ചിലർ വിശ്വസിക്കുന്നു.<ref> {{cite book |author-link=:ml:കെ.ബാലകൃഷ്ണ കുറുപ്പ് |first=കെ.ബാലകൃഷ്ണ |last=കുറുപ്പ് |origyear=May 1998 |script-title= |title=വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ |publisher=[[മാതൃഭൂമി ദിനപത്രം|മാതൃഭൂമി പബ്ലിഷിംഗ് കമ്പനി]] |title-link=:ml:വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ |edition=2 |date=January 2000 |page=39 |quote=<br />അദ്ദേഹം ([[തുഞ്ചത്ത് എഴുത്തച്ഛൻ|എഴുത്തച്ഛൻ]]) ബ്രഹ്മചാരിയായിരുന്നെന്ന് ഒരുകൂട്ടരും ഗൃഹസ്ഥാശ്രമികയിരുന്നെന്നു മറ്റൊരുകൂട്ടരും വിശ്വസിക്കുന്നു. ഗൃഹസ്ഥാശ്രമിയായിരുന്നുവെന്നതിന് അനുകൂലമായ സാഹചര്യത്തെളിവുകളൊന്നും കാണാനില്ല മറിച്ച് സന്യാസജീവിതമാണ് എഴുത്തച്ഛൻ നയിച്ചിരുന്നതെന്നതിന് അദ്ദേഹത്തിന്റ ചിറ്റൂരിലെ ആശ്രമവും അദ്ദേഹത്തിന്റെ കവിതകളിലെ ധാരാളം പ്രയോഗങ്ങളും സാക്ഷ്യംവഹിക്കുന്നു. }} {{Cquote|<br />ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്നു വന്നുകൂടും നിജസൗഖ്യങ്ങളൊക്കവേ''<br />}} എന്നും {{Cquote|<br />സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും<br /> തൽസേവാരതന്മാരാം മാനുഷർ മെല്ലെമെല്ലെ<br /> ത്വന്മയാരചിതമാം സംസാരപാരാവാരം<br /> തന്മറുകരയേറിടുന്നു കാലംകൊണ്ടേ<br /> ത്വൽജ്ഞാനപരന്മാരാം മാനുഷജനങ്ങൾക്കു-<br /> ള്ള ജ്ഞാനം നീക്കുവൊരു സല്ഗുരു ലഭിച്ചിടും<br />}} എന്നുംപറയുന്ന എഴുത്തച്ഛൻ അധ്യാത്മകാചാര്യപദവിയിൽ ശിഷ്യഗണങ്ങൾക്കുപദേശം നല്കിക്കൊണ്ടു ജീവിച്ചുവെന്നുതന്നെ കരുതാം. {{Cquote|<br />ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം<br /> ഹസ്തസംസ്ഥിതിയല്ലോ മുക്തിയെന്നറിഞ്ഞാലും<br />}} എന്നും {{Cquote|<br />രമിച്ചുവസിച്ചോളം വിരക്തിവരുമെന്ന-<br /> തൊരുത്തൻ ധരിക്കേണ്ട വർദ്ധിക്കും ദിനംപ്രതി<br />}} എന്നു രാമായണത്തിലും {{Cquote|സേവിച്ചോളവും നന്നായ്‌ വർദ്ധിച്ചുവരും കാമം<br />}} എന്ന് ഭാരതത്തിലുമെഴുതിയ മഹാത്മാവ് ഗൃഹസ്ഥാശ്രമിയായിരിക്കാനിടയില്ലെന്നേ പറയാൻവയ്ക്കു.</ref><ref> {{cite book |first=വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ |last=എഴുത്തച്ഛൻ |origyear=1926 |title=തുഞ്ചത്തെഴുത്തച്ഛൻ |publisher=വി. ടി. രാമൻ ഭട്ടതിരിപ്പാടു്, മംഗളോദയം പവർ പ്രസ്, തൃശൂർ |edition=1 |date=1926 |page=50, 51 |quote=<br/>മഹാകവിയുടെ ഗൃഹജീവിതത്തെക്കുറിച്ചു് അധികമായൊന്നും കേട്ടിട്ടില്ല. അദ്ദേഹം ആജീവനാന്തം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നുവെന്നൊരു പക്ഷമുണ്ട്. ഇതിന്നെതിരായി എഴുത്തച്ഛൻ വിവാഹം കഴിച്ചിരുന്നുവെന്നും, അദ്ദേഹം തന്റെ മകൾക്കുപദേശിച്ചതാണു "ചിന്താരത്ന"മെന്ന വിശിഷ്ടഗ്രന്ഥമെന്നും മറുപക്ഷക്കാർ വാദിയ്ക്കുന്നു.<br/>}}</ref> മറ്റു ചരിത്രലേഖകർ, അദ്ദേഹത്തെ ജാതിപ്രകാരം, [[കണിയാൻ|കണിയാർ]] ആയിട്ടാണു കണക്കാക്കുന്നത്.<ref>''Origin and Development of Caste’’ by Govinda Krishna Pillai, p. 103, 162''</ref><ref> ''A Social History of India’’ by SN Sadasivan, p. 371''</ref><ref>''Studies in Indian history: with Special Reference to Tamil Nādu'' by Kolappa Pillay and Kanaka Sabhapathi Pillay, p. 103</ref><ref>''India Without Misrepresentation - Book 3: Origin and Development of Caste'' by GK Pillai, Director of the Centre of Indology, Allahabad, Kitab Mahal 1959, p. 162</ref> പഴയകാലത്ത്, പ്രാദേശികകരകളിലെ [[കളരി]]കളുടെ (ആയോധനകലയുടെയും സാക്ഷരതയുടെയും) ഗുരുക്കന്മാരായിരുന്ന<ref name="The Hindu">{{cite news|url=http://www.thehindu.com/thehindu/fr/2005/10/07/stories/2005100700420200.htm|year=2005|first=Dileep.G|last=Raja|title=Of an old school of teachers|publisher=The Hindu|location=Thiruvananthapuram|access-date=2019-11-12|archive-date=2014-10-15|archive-url=https://archive.today/20141015115101/http://www.thehindu.com/thehindu/fr/2005/10/07/stories/2005100700420200.htm|url-status=dead}}</ref> പരമ്പരാഗതജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യമുള്ളവരായിരുന്നു.<ref name="Edgard Thurston 2001. p. 186">Edgard Thurston, K Rangachari. ''Castes and Tribes of Southern India'': Volume 1, 2001. p. 186</ref><ref>Ranjit Kumar Bhattacharya, Nava Kishor Das. ''Anthropological Survey of India: Anthropology of Weaker Sections'', 1993, p. 590</ref> [[ജ്യോതിഷം]], [[ഗണിതം]], [[പുരാണങ്ങൾ|പുരാണം]], [[ആയുർവേദം]] എന്നിവയിൽ നല്ല അവഗാഹമുള്ളവരായിരുന്ന ഇവർ<ref>''Studies in Indian history: with special Reference to Tamil Nādu'' by Kolappa Pillay and Kanaka Sabhapathi Pillay, p. 103</ref> എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവേ [[എഴുത്താശാൻ]], [[ആശാൻ]], [[പണിക്കർ]] എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാളനാട്ടിൽ അറിയപ്പെട്ടിരുന്നത്.1575ൽ ആണ് എഴുത്തച്ഛൻ മരണമടഞ്ഞതെന്ന് വിശ്വസിക്കുന്നു. == കിളിപ്പാട്ടുപ്രസ്ഥാനം == കവിയുടെ അഭ്യർത്ഥനമാനിച്ച്, കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണശൈലിയാണ് ''കിളിപ്പാട്ടുകൾ'' എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി, ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്നരീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടുപ്രസ്ഥാനമെന്നപേരിലാണ് ഇതറിയപ്പെടുന്നത്. ''അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം'' ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ</br> ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ</br> ശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ</br> ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ് '''മഹാഭാരതം കിളിപ്പാട്ട്''' ശ്രീമയമായ രൂപംതേടും പൈങ്കിളിപ്പെണ്ണേ</br> സീമയില്ലാതസുഖം നല്കണമെനിക്കുനീ ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ് [[കിളിപ്പാട്ട്|കിളിപ്പാട്ടു]]<nowiki/>കളിൽ കാണുന്നത്. '''പ്രത്യേകതകൾ''' [[രാമചരിതം|രാമചരിത]]ത്തിൽനിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായിക്കാണാവുന്നതാണ്. [[മണിപ്രവാളം|മണിപ്രവാള]] ഭാഷയും പാട്ടിന്റെ വൃത്തരീതിയുംചേർന്ന രചനാരീതി [[കണ്ണശ്ശസ്മാരകം|കണ്ണശ്ശന്മാ]]രിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടെ വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ലഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻകഴിഞ്ഞെന്നതാണ്, എഴുത്തച്ഛന്റെ പ്രത്യേകത. അതു്, കിളിപ്പാട്ടുപ്രസ്ഥാനമായി വികസിക്കുകയുംചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചനനിർവഹിച്ചിട്ടുണ്ട്. കിളിമാത്രമല്ല, അരയന്നവും വണ്ടും ഓക്കെ കഥപറഞ്ഞിട്ടുണ്ട്. '''കിളി പാടുന്നതിനുള്ള കാരണങ്ങൾ''' ഇതിനുള്ള കാരണം പലതരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട്, സാധാരണയായി അറംപറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെപറഞ്ഞ കാര്യങ്ങൾ കവിക്കു ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറംപറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം, രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചനനിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ടു കഥപറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവുമെന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ടു കഥപറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിലാദ്യമുപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടുസങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാംപറയുന്ന അതിൽ, കവി കിളിയോടു കഥ പറയുകയാണുചെയ്യുന്നത്. കിളിപ്പാട്ടുപ്രസ്ഥാനത്തിലെ കിളി ശുകമഹർഷിയുടെ കൈയിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് എന്നാണ് പറയുന്നത് തുഞ്ചത്ത രാമാനുജൻ എഴുത്തച്ഛൻ ് T '''പ്രധാനപ്പെട്ട കിളിപ്പാട്ടുവൃത്തങ്ങൾ''' * [[കേക]] * [[കളകാഞ്ചി]] * [[കാകളി]] * [[അന്നനട]] * [[മണികാഞ്ചി]] * [[ഊനകാകളി]] * [[ദ്രുതകാകളി]] * [[മിശ്രകാകളി]] * തെയ്യകാകളി == ഐതിഹ്യം == {{പ്രാചീന കവിത്രയം}} [[കൊട്ടാരത്തിൽ ശങ്കുണ്ണി]]യുടെ പ്രസിദ്ധമായ [[ഐതിഹ്യമാല]]യിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് ഈ ഐതിഹ്യം. അതിങ്ങനെ: [[വാല്മീകി]] മഹർഷിയാലെഴുതപ്പെട്ട [[രാമായണം|രാമായണത്തോടുപമിക്കുമ്പോൾ]], [[അദ്ധ്യാത്മരാമായണം]] ഋഷിപ്രോക്തമല്ലെന്നാണു വിശ്വസിക്കപ്പെടുന്നത്‌. കാരണം വാല്മീകിരാമായണത്തിലുംമറ്റും രാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായൊരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ [[വിഷ്ണു]] ഭക്തനായൊരു [[ബ്രാഹ്മണൻ|ബ്രാഹ്മണനാണ്‌]] ഇതെഴുതിയതെന്നതാണ്‌. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചുതള്ളി. അദ്ദേഹത്തിന്റെ വിഷമംകണ്ട ഒരു [[ഗന്ധർവൻ]], [[ഗോകർണ്ണം|ഗോകർണ്ണത്തു]] വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലുപട്ടികളും [[ശിവരാത്രി]] നാളിൽ വരുമെന്നും അദ്ദേഹത്തെക്കണ്ട്‌ ഗ്രന്ഥമേൽപ്പിച്ചാൽ അതിനു പ്രചാരം സിദ്ധിക്കുമെന്നും അദ്ദേഹത്തെയുപദേശിച്ചു. ബ്രാഹ്മണൻ അതുപോലെതന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ [[വ്യാസൻ|വേദവ്യാസനും]] പട്ടികൾ [[വേദം|വേദങ്ങളു]]മായിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാൻ ശപിക്കുകയും ചെയ്തു. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിച്ചു. അതാണ് തുഞ്ചത്ത്‌ എഴുത്തച്ഛൻ എന്നാണ് ഐതിഹ്യം<ref> {{cite book |last=കൊട്ടാരത്തിൽ |first=ശങ്കുണ്ണി |authorlink=കൊട്ടാരത്തിൽ ശങ്കുണ്ണി |coauthors= |editor= |others= |title=ഐതിഹ്യമാല |origdate= |origyear=1909-1934|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6th|series=1-8 |date= |year=1994|publisher= കറന്റ് ബുക്സ് |location= |language= |isbn= 81-240-00107|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> അതാണ്‌, എഴുത്തച്ഛൻ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|രാമായണം കിളിപ്പാട്ടെഴുതാൻ]] അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണമെന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ല; [[ശൂദ്രർ|ശൂദ്രനായ]] എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. == ആധുനികമലയാളഭാഷയുടെ പിതാവ് == എഴുത്തച്ഛനുമുമ്പും മലയാളത്തിൽ [[ചെറുശ്ശേരി നമ്പൂതിരി]]<nowiki/>പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്തു വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനികമലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരികചിഹ്നമായും കരുതുന്നു. എഴുത്തച്ഛനാണ് 30 അക്ഷരങ്ങളുള്ള [[വട്ടെഴുത്ത്|വട്ടെഴുത്തിനു]]<nowiki/>പകരം 51 അക്ഷരങ്ങളുള്ള [[മലയാളം ലിപി|മലയാളലിപി]] പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ [[കെ.പി. നാരായണ പിഷാരോടി|കെ.പി. നാരായണ പിഷാരടിയുടെ]] നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്തു കുട്ടികൾക്കു പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛനെന്ന സ്ഥാനപ്പേര്, ഒരു പക്ഷേ അദ്ദേഹമിപ്രകാരം വിദ്യ പകർന്നുനൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. ''[[തീക്കടൽ കടഞ്ഞ് തിരുമധുരം]]'' ([[ചരിത്രാഖ്യായിക| ജീവചരിത്രാഖ്യായിക]]), ''[[തുഞ്ചത്തെഴുത്തച്ഛൻ (ജീവചരിത്രം)|തുഞ്ചത്തെഴുത്തച്ഛൻ]]'' ([[ജീവചരിത്രം]]), ''[[വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ]]'' ([[ഉപന്യാസം|ഉപന്യാസസമാഹാരം]]) തുടങ്ങിയകൃതികൾ എഴുത്തച്ഛനെയറിയാൻ ആശ്രയിക്കാവുന്നതാണ്. എഴുത്തച്ഛന്റെ കാവ്യങ്ങൾ തനിമലയാളത്തിലായിരുന്നില്ല. [[സംസ്കൃതം]] പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടിയീണങ്ങൾ ആവിഷ്കരിച്ചതിലൂടെ, കവിത കുറേക്കൂടെ ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ ചെയ്തത്. ഇതുവഴിയാണ്, അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന [[ഭക്തിപ്രസ്ഥാനം|ഭക്തിപ്രസ്ഥാനമൂല്യങ്ങൾ]] ആവിഷ്കരിച്ചതും. കിളിയെ കൊണ്ടു കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടെ ജനങ്ങൾക്കു സ്വീകാര്യമായെന്നുവേണം കരുതുവാൻ. മലയാളഭാഷയ്ക്കനുയോജ്യമായ [[അക്ഷരമാല]] ഉപയോഗിച്ചതിലൂടെയും സാമാന്യജനത്തിന്, എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് [[ഭാഷാവിലാസം (വിശേഷാൽ പ്രതി)|ഭാഷാകവി]]<nowiki/>തകൾക്കു ജനഹൃദയങ്ങളിൽ ഇടം വരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാദ്ധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളുംമുമ്പേ എഴുത്തച്ഛനു സാദ്ധ്യമായതിനെപ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്ന് ഐകകണ്ഠേന വിശേഷിപ്പിച്ചുപോരുന്നു. ==എഴുത്തച്ഛന്റെ കൃതികൾ== [[File:Copy of Ezhuthachan's Adhyathma ramayanam Kilippattu.jpg|thumb|തുഞ്ചൻപറമ്പിൽ സൂക്ഷിച്ചിരിക്കുന്ന അധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ പകർപ്പ്]] [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]], [[മഹാഭാരതം കിളിപ്പാട്ട്]] എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ [[വാല്മീകി രാമായണം]], [[വ്യാസഭാരതം]] എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ [[ഹരിനാമകീർത്തനം]], [[ഭാഗവതം കിളിപ്പാട്ട്]], [[ചിന്താരത്നം]], [[ബ്രഹ്മാണ്ഡപുരാണം]], [[ശിവപുരാണം]], [[ദേവീ മാഹാത്മ്യം]], [[ഉത്തരരാമയണം]], [[ശതമുഖരാമായണം]], [[കൈവല്യനവനീതം]] എന്നീ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. [[ഇരുപത്തിനാലു വൃത്തം]] എന്ന കൃതി എഴുത്തച്ഛന്റേതാണെന്നു് ഇരുപതാംനൂറ്റാണ്ടുവരെ പലരും{{who}} വിശ്വസിച്ചിരുന്നുവെങ്കിലും [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]], [[എൻ. കൃഷ്ണപിള്ള]], [[എ. കൃഷ്ണപിഷാരടി]] തുടങ്ങിയവർ ഈ വാദം തെറ്റാണെന്നു് ശക്തമായ രചനാലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചിട്ടുണ്ടു്. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നുണ്ട്. ''ഉത്തരരാമായണം കിളിപ്പാട്ട്'' എഴുത്തച്ഛന്റെ കൃതിയായി കരുതിപ്പോരുന്നുണ്ടെങ്കിലും, [[കെ. എൻ. എഴുത്തച്ഛൻ]] തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ''ഉത്തരരാമായണം കിളിപ്പാട്ട്'' എഴുത്തച്ഛന്റെ ശിഷ്യരിൽ ആരുടെയോ രചനയാണെന്ന് സമർത്ഥിക്കുന്നു.<ref name="K.N.E">{{cite book |author=ഡോ.കെ. എൻ. എഴുത്തച്ഛൻ |author-link= കെ. എൻ. എഴുത്തച്ഛൻ |origyear= |year= 1984 |title = എഴുത്തച്ഛന്റെ അധ്യാത്മരാമായണം - ഒരു പഠനം |pages = |url = |location =[[കോട്ടയം]] |publisher = നാഷണൽ ബുക്ക് സ്റ്റാൾ |isbn = }}</ref> ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീർത്തനങ്ങൾ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യധർമ്മം ഏറെയും ശ്രദ്ധ പതിപ്പിച്ചതു്. [[അദ്ധ്യാത്മരാമായണം]], [[അയോദ്ധ്യാകാണ്ഡം]] - [[ശ്രീരാമൻ]] ലക്ഷ്മണനുപദേശിക്കുന്നത്: {{Cquote|മാതാപിതൃഭ്രാതൃമിത്രസഖികളെ <br /> ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ<br /> ക്രോധം മൂലം മനസ്താപമുണ്ടായ് വരും<br /> ക്രോധമൂലം നൃണാം സംസാരബന്ധനം <br /> ക്രോധമല്ലോ നിജധർമ്മക്ഷയകരം <br /> ക്രോധം പരിത്യജിക്കേണം ബുധജനം<br /> ക്രോധമല്ലോ യമനായതു നിർണ്ണയം<br /> വൈതരണ്യാഖ്യയാവുന്നതു തൃഷ്ണയും<br /> സന്തോഷമാകുന്നതു നന്ദനം വനം...</br>}} ഭാരതത്തിൽ അതിശ്രേഷ്ഠമായി കരുതപ്പെടുന്ന ഇതിഹാസങ്ങളുടെ കേവലം തർജ്ജമകളായിരുന്നില്ല എഴുത്തച്ഛന്റെ [[രാമായണം|രാമായണവും]], [[മഹാഭാരതം|മഹാഭാരതവും]]. കാവ്യരചനയുടെ പല ഘട്ടങ്ങളിലും യഥാർത്ഥ കൃതികളിലെ ആഖ്യാനങ്ങൾ ചുരുക്കിപ്പറയുവാനും സംഭവങ്ങൾക്കും സന്ദർഭങ്ങൾക്കും സ്വന്തമായി ആഖ്യാനങ്ങൾ എഴുതിച്ചേർക്കുന്നതിനും എഴുത്തച്ഛൻ്റെ സ്വാതന്ത്ര്യം എടുത്തുകാണുന്നുണ്ട്. കേരളത്തിൽ അന്നു നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനവുമായും ജനജീവിതവുമായും സ്വരൈക്യം ലഭിക്കുവാൻ ഈ സ്വാതന്ത്ര്യം അദ്ദേഹം സൗകര്യപൂർവ്വം വിനിയോഗിക്കുകയും ചെയ്തിരിക്കുന്നു. [[ആരണ്യകാണ്ഡം]] - സീതാപഹരണവേളയിൽ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമൻ, ലക്ഷ്മണനെ ദൂരെപ്പാർത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം: {{Cquote|ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-<br /> മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.<br />"ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-<br />മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.<br /> രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ-<br />ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?<br /> അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ<br /> ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.<br /> ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ<br /> മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ<br /> രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-<br /> ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ<br /> അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ<br /> കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ<br /> അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ<br /> രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം.<br /> പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-<br /> യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.<br /> മായാമാനുഷനാകുമെന്നുടെ ചരിതവും<br /> മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും<br /> ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന<br /> മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.<br /> ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ<br /> പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരിൽ<br /> നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻ<br />}} [[വാല്മീകി]] രാമായണത്തിൽ ഇത്തരമൊരു വർണ്ണന കാണില്ല, സീതയെ കുറിച്ച് വ്യാകുലപ്പെടുന്ന രാമനെയാണ് കാണാനാകുക. മൂലകൃതിയായ വാല്മീകി രാമാ‍യണത്തിൽ രാമൻ ദൈവികപരിവേഷങ്ങളില്ലാത്ത മനുഷ്യരൂപനാണെങ്കിൽ എഴുത്തച്ഛന്റെ രാമായണത്തിൽ, രാമൻ ത്രികാലങ്ങൾ അറിയുന്നവനും തന്റെ ദൈവികവും ധാർമികവുമായ ധർമ്മങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവനുമാണ്. രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന [[വൃത്തം|വൃത്തങ്ങളും]] ശ്രദ്ധേയമാണ്. ദ്രാവിഡനാടോടിഗാനങ്ങളിൽ നിന്നും, ആര്യാവർത്തികളുടെ [[സംസ്കൃതം|സംസ്കൃത]] ഛന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തിൽ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങൾക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛൻ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും [[കേക]] വൃത്തമാണെങ്കിൽ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും [[കാകളി|കാകളിയും]] ഇടയിൽ സുന്ദരകാണ്ഡത്തിനുമാത്രമായി [[കളകാഞ്ചി|കളകാഞ്ചിയും]] ഉപയോഗിച്ചിരിക്കുന്നു. പാരായണത്തിൽ ആസ്വാദ്യമായ താളം വരുത്തുവാൻ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു. എഴുത്തച്ഛന്റെ കൃതികൾ അവയുടെ കാവ്യമൂല്യങ്ങൾക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങൾക്ക് പ്രശസ്തമാവുകയാണുണ്ടായത്. മലയാളഭാഷയുടെ സംശ്ലേഷകൻ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നൽകുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങൾക്കായിരുന്നു.<ref>{{cite book |author-link = എം.ജി.എസ്. നാരായണൻ |first = എം.ജി.എസ് |last = നാരായണൻ |origyear = |title = കേരളം ചരിത്രവഴിയിലെ വെളിച്ചങ്ങൾ |publisher = [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യ പ്രവർത്തക കോ-ഓപറേറ്റിവ് സൊസൈറ്റി]] |location = കോട്ടയം |title-link = |edition = |date = 2017 |page = 106 |isbn = 978-93-87439-08-5 |quote = കവിതയുടെ ഇന്ദ്രജാലത്തിലൂടെ നിരക്ഷരകുക്ഷികളായ [[നായർ|നായർപ്പടയാളിക്കൂട്ടങ്ങൾക്ക്]] രാമായണഭാരതാദി കഥകളിലെ നായികാനായകന്മാരെ നാട്ടിലെ അയൽവാസികളെപ്പോലെ പരിചയപ്പെടുത്തുവാൻ എഴുത്തച്ഛനു സാധിച്ചു. ആര്യസംസ്കാരത്തിലെ ധർമശാസ്ത്രമൂല്യങ്ങൾ [[മലയാളി|മലയാളികളുടെ]] മനസ്സിൽ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു. ലൈംഗികാരാജകത്വം കൂത്താടിയ ശൂദ്രസമുദായത്തിൽ പാതിവൃത്യമാതൃകയായി [[സീത|സീതാദേവിയെ]] പ്രതിഷ്ഠിക്കുവാനും പിതൃഭക്തി, ഭ്രാതൃസ്നേഹം, ധാർമ്മികരോഷം മുതലായ സങ്കല്പങ്ങൾക്ക് ഭാഷയിൽ രൂപം കൊടുക്കാനും എഴുത്തച്ഛനു സാധിച്ചു. അതിനുമുമ്പ് [[ബ്രാഹ്മണർ|ബ്രാഹ്മണരുടെ]] കുത്തകയായിരുന്ന പൗരാണികജ്ഞാനം ബ്രാഹ്മണേതരസമുദായങ്ങൾക്കിടയിൽ പ്രചരിപ്പിച്ചതിലൂടെ ആര്യ-ദ്രാവിഡ സമന്വയത്തിന്റെ സൃഷ്ടിയായ ആധൂനിക [[മലയാളഭാഷ|മലയാളഭാഷയും]] [[സംസ്കാരം|സംസ്കാരവും]] [[കേരളം|കേരളത്തിനു]] സ്വായത്തമാക്കുവാൻ എഴുത്തച്ഛന്റെ പള്ളിക്കൂടമാണ് സഹായിച്ചത്. ഓരോ തറവാട്ടിലും [[രാമായണം|രാമായണാദി]] പുരാണേതിഹാസഗ്രന്ഥങ്ങളുടെ [[താളിയോല|താളിയോലപ്പകർപ്പുകൾ]] സൂക്ഷിക്കുവാനും ധനസ്ഥിതിയുള്ളേടത്ത് എഴുത്തച്ഛന്മാരെ നിശ്ചയിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാനും അങ്ങനെ [[കേരളം|കേരളത്തിൽ]] ജനകീയസാക്ഷരതക്ക് തുടക്കംകുറയ്ക്കുവാനും എഴുത്തച്ഛന്റെ പ്രയത്നമാണ് വഴിവെച്ചത്. അതിന്റെ ഫലമായി പാരായണത്തിലൂടെയും കേൾവിയിലൂടെയും വളർന്ന [[സംസ്കാരം|സംസ്കാരമാണ്]] [[കേരളം| കേരളത്തിന്]] ഭാരതസംസ്കാരത്തിലേക്ക് എത്തിനോക്കാൻ ഒരു കിളിവാതിൽ സമ്മാനിച്ചത്.}}</ref><ref>{{cite news |title = Ezhuthachan opposed social evils: Vysakhan |url = https://www.thehindu.com/2005/01/03/stories/2005010306150300.htm |accessdate=4 September 2018 |newspaper=ദ ഹിന്ദു ഓൺലൈൻ |date=3 January 2024 |archiveurl=https://web.archive.org/web/20180904082457/https://www.thehindu.com/2005/01/03/stories/2005010306150300.htm |archivedate=4 September 2018}}</ref> ==വിശകലനം== പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ: {{Cquote|രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം<br /> രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.<br /> ഇന്ദിരാരമണമിന്ദീവരദളശ്യാമ-<br /> മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം<br /> സുന്ദരം സുകുമാരം സുകൃതിജനമനോ-<br /> മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം}} എന്നാണ് [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] ആരണ്യകാണ്ഡത്തിലെ "വിരാധവധം" എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്. എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്. [[ചെറുശ്ശേരി|ചെറുശ്ശേരിയിൽ]] നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. [[രാവണൻ]], [[ദുര്യോധനൻ]] എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി. == ചിറ്റൂരിലെ ഗുരുമഠം == [[പ്രമാണം:ശോകനാശിനിപുഴ.JPG|thumb|ശോകനാശിനിപ്പുഴ/ചിറ്റൂർ പുഴ]] [[ശോകനാശിനിപ്പുഴ]] അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനത്തായിരുന്നു ഭാഗവതം കിളിപ്പാട്ടിന്റെ രചന, അദ്ദേഹത്തിൻറെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത്. ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്തതു തിരിച്ചു വന്ന എഴുത്തച്ഛൻ ജീവിതാവസാനകാലത്ത് സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരു മഠം സ്ഥാപിച്ചതായും കരുതുന്നു. പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരുമഠം. രാമാനന്ദാശ്രമത്തിൽ അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ സമാധി ചിറ്റൂരിലെ മഠത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ചിറ്റൂരിൽ മഠം തീർത്ത് ആധ്യാത്മികജീവിതം നയിക്കുകയാണ് എഴുത്തച്ഛൻ അവസാനകാലം ചെയ്തത്. == തുഞ്ചൻസ്‌മാരകം / തുഞ്ചൻപറമ്പ്== [[File:Thunjan parambu.jpg|thumb|right|തുഞ്ചൻ പറമ്പ് ( Thunchan paramb)]] 1964 ജനുവരി 15ന്‌ തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാ വർഷവും ഡിസംബർ 31-ന് തുഞ്ചൻദിനം ആഘോഷിക്കുന്നു. [[കെ.പി. കേശവമേനോൻ]] ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ [[എം.ടി. വാസുദേവൻ നായർ|എം.ടി വാസുദേവൻ നായരാണ്‌]] ചെയർമാൻ. [[മലയാളം|മലയാളഭാഷയുടെ]] പിതാവെന്നറിയപ്പെടുന്ന [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛന്റെ]] ജന്മസ്‍ഥലമാണ് [[തിരൂർ]] [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിന്നടുത്ത]] [[അന്നാര]] എന്ന സ്ഥലം. "തുഞ്ചൻ പറമ്പ്" (ഇംഗ്ലീഷ്: '''Thunjan Parambu''' or '''Thunchan Parambu''') എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് [[മലപ്പുറം ജില്ല]]യിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന [[തുഞ്ചൻ സ്മാരകം]] ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. എല്ലാ [[വിദ്യാരംഭം|വിദ്യാരംഭ]] വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്. ==ചിത്രശാല== <gallery> Thunjan parambu1.jpg|തുഞ്ചൻ സ്മാരകത്തിലെ എഴുത്താണിയുടേയും എഴുത്തോലയുടേയും തത്തയുടേയും ശില്പം Thunchath Smarakam (24).jpg|തുഞ്ചൻ പറമ്പിലെ മണ്ഡപവും ഓഡിറ്റോറിയവും Thunchath Smarakam (13).jpg|തുഞ്ചൻ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരമരം. Thunchath Smarakam (11).jpg|നൃത്ത മണ്ഡപം . </gallery> [[വർഗ്ഗം:സ്മാരകങ്ങൾ]] {{Infobox settlement | name = Thunjan Parambu | other_name = | nickname = | settlement_type = Village | image_skyline = File:T | pushpin_map = India Kerala#India | pushpin_label_position = right | pushpin_map_alt = | pushpin_map_caption = Location in Kerala, India | coordinates = {{coord|10|54|0|N|75|54|0|E|display=inline,title}} | subdivision_type = Country | subdivision_name = {{flag|India}} | subdivision_type1 = [[States and territories of India|State]] | subdivision_name1 = [[Kerala]] | subdivision_type2 = [[List of districts of India|District]] | subdivision_name2 = [[Malappuram]] }} == അവലംബം == {{reflist}} == പുറത്തേക്കുള്ള കണ്ണികൾ == *[https://archive.org/details/VishwasathinteKanappurangal_201809 വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ - തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെപറ്റിയും കൃതികളെ പറ്റിയുമുള്ള ലേഖനങ്ങളുടെ സമാഹാരം] * [https://archive.org/details/RamayanMBKlpt1870 തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് 1870 ലെ ഒരു കൈയെഴുത്തുപ്രതി] {{commons category|Thunchaththu Ezhuthachan}} {{wikisource|എഴുത്തച്ഛൻ}} {{wikisource|ഐതിഹ്യമാല/അദ്ധ്യാത്മരാമായണം}} [[വർഗ്ഗം:മലയാളകവികൾ]] [[വർഗ്ഗം:പ്രാചീന കവിത്രയം]] tgk21tpmpo0bow7rxlpmetgi2xm375p വള്ളത്തോൾ നാരായണമേനോൻ 0 4855 4634128 4627610 2026-06-28T16:15:43Z ~2026-37328-07 219768 /* ജീവിതരേഖ */ 4634128 wikitext text/x-wiki {{prettyurl|Vallathol Narayana Menon}} {{ആധുനിക കവിത്രയം}} കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് '''വള്ളത്തോൾ നാരായണമേനോൻ'''(16 ഒക്ടോബർ 1878 - 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത്കലകളിൽ ഒന്നായ [[കഥകളി]]യെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരളവാൽമീകി എന്ന പേരിൽ അറിയപ്പെട്ടു,കാരണം വാല്മീകിയുടെ രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. രാജ്യസ്നേഹം കൊണ്ട് ദേശീയകവി എന്നും അറിയപ്പെട്ടു. ==ജീവിതരേഖ 2026 january 11-ന് [[മലപ്പുറം ജില്ല|tiruvanandapurathile kaattaakkada]] സമീപം mulayamkode ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണു മഹാകവിക്കു സ്മാരകമുയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref> അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. [[വാല്മീകി]] [[രാമായണം|രാമായണ]]വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.== ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.<ref name=pookalam/> അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13-ന് 79-ാം വയസ്സിൽ [[എറണാകുളം|എറണാകുളത്തെ]] മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ [[ചെറുതുരുത്തി]]യിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു. == സാഹിത്യ ജീവിതം == പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ.<ref name=Bio>[http://www.keralasahityaakademi.org/sp/Writers/Profiles/Vallathol/Html/VallathollPage.htm "Vallathol Narayana Menon"]. [[Kerala Sahitya Akademi]]. Retrieved 18 April 2014.</ref> 1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി.<ref name=Bio/> തുടർന്ന് ഭാഷാപോഷിണി, കേരള സ ഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.<ref name=Bio/> വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.<ref name=LegacyofKerala>{{Cite book |title= The Legacy of Kerala | author=A. Sreedhara Menon | author-link=A. Sreedhara Menon |publisher=[[DC Books]] |year=1982 |page=77 |url=https://books.google.com/books?id=S9RMxjdjUVAC| isbn=9788126437986 }}</ref> 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1913-ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. [[മഹാത്മ ഗാന്ധി]]യുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാത്മജിയെപ്പറ്റിയെഴുതിയ കൃതിയാണ് ''എന്റെ ഗുരുനാഥൻ''.<ref name=pookalam>{{Cite web|url=https://pookalam.kerala.gov.in/2018/03/17/vallathol-narayanamenon/|title=വള്ളത്തോൾ നാരായണമേനോൻ – പൂക്കാലം|access-date=2022-09-21|language=ml|archive-date=2022-09-21|archive-url=https://web.archive.org/web/20220921075828/https://pookalam.kerala.gov.in/2018/03/17/vallathol-narayanamenon/|url-status=dead}}</ref> ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ് ''ബാപ്പുജി''. == വള്ളത്തോൾ രചിച്ച പുസ്തകങ്ങൾ == {| bgcolor="#f7f8ff" cellpadding="3" cellspacing="0" border="1" style="font-size: 95%; border: gray solid 1px; border-collapse: collapse;" |- bgcolor="#dddddd" ! '''കൃതി‌''' !! '''പ്രസാധകർ''' !! '''വർഷം''' |- align="center" | align="left" | [[അച്ഛനും മകളും]]||മംഗളോദയം-തൃശ്ശൂർ||1936 |- align="center" | align="left" | അഭിവാദ്യം||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1956 |- align="center" | align="left" | അല്ലാഹ്||-||1968 |- align="center" | align="left" |ആരോഗ്യചിന്താമണി |വള്ളത്തോൾ ഗ്രന്ഥാലയം - ചെറുതുരുത്തി | |- align="center" | align="left" | ഇന്ത്യയുടെ കരച്ചിൽ||വെള്ളിനേഴി-പാലക്കാട്||1943 |- align="center" | align="left" | ഋതുവിലാസം||വിദ്യാവിലാസം-കോഴിക്കോട്||1922 |- align="center" | align="left" | എന്റെ ഗുരുനാഥൻ||വെള്ളിനേഴി-പാലക്കാട്||1944 |- align="center" | align="left" | ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം||എ.ആർ.പി-കുന്നംകുളം||1917 |- align="center" | align="left" | ഓണപ്പുടവ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1950 |- align="center" | align="left" | ഔഷധാഹരണം||മംഗളോദയം-തൃശ്ശൂർ||1915 |- align="center" | align="left" | കാവ്യാമൃതം||ശ്രീരാമവിലാസം-കൊല്ലം||1931 |- align="center" | align="left" | കൈരളീകടാക്ഷം||വി.പി-തിരുവനന്തപുരം||1932 |- align="center" | align="left" | കൈരളീകന്ദളം||സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ||1936 |- align="center" | align="left" | കൊച്ചുസീത||മംഗളോദയം-തൃശ്ശൂർ||1930 |- align="center" | align="left" | കോമള ശിശുക്കൾ||ബാലൻ-തിരുവനന്തപുരം||1949 |- align="center" | align="left" | ഖണ്ഡകൃതികൾ|| വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1965 |- align="center" | align="left" | ഗണപതി||എ.ആർ.പി-കുന്നംകുളം||1920 |- align="center" | align="left" | ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം||ലക്ഷ്മീസഹായം-കോട്ടയ്ക്കൽ||1914 |- align="center" | align="left" | ദണ്ഡകാരണ്യം||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1960 |- align="center" | align="left" | ദിവാസ്വപ്നം|| പി.കെ.-കോഴിക്കോട്||1944 |- align="center" | align="left" | നാഗില||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1962 |- align="center" | align="left" | പത്മദളം||കമലാലയം-തിരുവനന്തപുരം||1949 |- align="center" | align="left" | പരലോകം||വെള്ളിനേഴി-പാലക്കാട് |- align="center" | align="left" | ബധിരവിലാപം||ലക്ഷ്മീസഹായം-കോട്ടയ്ക്കൽ||1917 |- align="center" | align="left" | ബന്ധനസ്ഥനായ അനിരുദ്ധൻ||എ.ആർ.പി-കുന്നംകുളം||1918 |- align="center" | align="left" | ബാപ്പുജി||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1951 |- align="center" | align="left" | ഭഗവൽസ്തോത്രമാല||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1962 |- align="center" | align="left" | [[മഗ്ദലനമറിയം (കാവ്യം)|മഗ്ദലനമറിയം അഥവാ പശ്ചാത്താപം]]||-||1921 |- align="center" | align="left" | രണ്ടക്ഷരം||സരസ്വതീ വിലാസം-തിരുവനന്തപുരം||1919 |- align="center" | align="left" | രാക്ഷസകൃത്യം||എസ്.വി-തിരുവനന്തപുരം||1917 |- align="center" | align="left" | വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ||മാതൃഭൂമി-കോഴിക്കോട്||1988 |- align="center" | align="left" | വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം||സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം||1975 |- align="center" | align="left" | വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം||സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം||1975 |- align="center" | align="left" | വള്ളത്തോൾ കവിതകൾ||ഡി.സി.ബുക്സ്-കോട്ടയം||2003 |- align="center" | align="left" | വള്ളത്തോൾ സുധ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1962 |- align="center" | align="left" | വിലാസലതിക||എ.ആർ.പി-കുന്നംകുളം||1917 |- align="center" | align="left" | വിഷുക്കണി||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1941 |- align="center" | align="left" | വീരശൃംഖല||വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ |- align="center" | align="left" | ശരണമയ്യപ്പാ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1942 |- align="center" | align="left" | ശിഷ്യനും മകനും||എ.ആർ.പി-കുന്നംകുളം||1919 |- align="center" | align="left" | സാഹിത്യമഞ്ജരി-ഒന്നാം ഭാഗം||എ.ആർ.പി-കുന്നംകുളം||1918 |- align="center" | align="left" | സാഹിത്യമഞ്ജരി-രണ്ടാം ഭാഗം||എ.ആർ.പി-കുന്നംകുളം||1920 |- align="center" | align="left" | സാഹിത്യമഞ്ജരി-മൂന്നാം ഭാഗം||എ.ആർ.പി-കുന്നംകുളം||1922 |- align="center" | align="left" | സാഹിത്യമഞ്ജരി-നാലാം ഭാഗം||എ.ആർ.പി-കുന്നംകുളം||1924 |- align="center" | align="left" | സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം||എ.ആർ.പി-കുന്നംകുളം||1926 |- align="center" | align="left" | സാഹിത്യമഞ്ജരി-ആറാം ഭാഗം||എ.ആർ.പി-കുന്നംകുളം||1934 |- align="center" | align="left" | സാഹിത്യമഞ്ജരി-ഏഴാം ഭാഗം||എ.ആർ.പി-കുന്നംകുളം||1935 |- align="center" | align="left" | സാഹിത്യമഞ്ജരി-എട്ടാം ഭാഗം||എ.ആർ.പി-കുന്നംകുളം||1951 |- align="center" | align="left" | സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം||എ.ആർ.പി-കുന്നംകുളം||1959 |- align="center" | align="left" | സാഹിത്യമഞ്ജരി-പത്താം ഭാഗം||എ.ആർ.പി-കുന്നംകുളം||1964 |- align="center" | align="left" | സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം||എ.ആർ.പി-കുന്നംകുളം||1970 |- align="center" | align="left" | സ്ത്രീ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1944 |- align="center" | align="left" | റഷ്യയിൽ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1951 |- align="center" | align="left" | ഗ്രന്ഥവിചാരം||മംഗളോദയം-തൃശ്ശൂർ||1928 |- align="center" | align="left" | പ്രസംഗവേദിയിൽ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1964 |- align="center" | align="left" | വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും | | പ്രസംഗവേദിയിൽ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1964 |- align="center" | align="left" | വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും||മാതൃഭൂമി-കോഴിക്കോട്||1986പ്രസംഗങ്ങള |} ചിത്രയോഗം (മഹാകാവ്യം) - 1914 == പുരസ്കാരങ്ങൾ == #കവിതിലകൻ #കവിസാർവഭൗമ #പത്മവിഭൂഷൺ ==അവലംബം== {{RL}} == പുറത്തേക്കുള്ള കണ്ണി കൾ == *http://www.sahithyam.cjb.net/An {{Webarchive|url=https://web.archive.org/web/20090821202912/http://www.sahithyam.cjb.net/An |date=2009-08-21 }} active web forum about Malayalam Literature] *[http://www.india-today.com/itoday/millennium/100people/rukmini.html]] [[വർഗ്ഗം: 1958-ൽ മരിച്ചവർ]] [[വർഗ്ഗം:ഒക്ടോബർ 16-ന് ജനിച്ചവർ]] [[വർഗ്ഗം:മാർച്ച് 13-ന് മരിച്ചവർ]] [[വർഗ്ഗം:മലയാളകവികൾ]] [[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളസാഹിത്യകാരന്മാർ]] [[വർഗ്ഗം:കഥകളി]] [[വർഗ്ഗം:ഭാരതവിലാസം സഭ]] [[വർഗ്ഗം:മലയാളികൾ]] [[വർഗ്ഗം:സ്വാതന്ത്ര്യസമരസേനാനികൾ]] [[വർഗ്ഗം:മേനോന്മാർ]] [[വർഗ്ഗം:വള്ളത്തോൾ നാരായണമേനോൻ]] [[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ]] 1zufnt2neabmj9u10s2oezc4swz7pc9 4634129 4634128 2026-06-28T16:23:25Z ~2026-37328-07 219768 /* ജീവിതരേഖ 2026 january 11-ന് tiruvanandapurathile kaattaakkada സമീപം mulayamkode ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.[1] അമ്മാവനായിരുന്ന രാമനുണ്ണി മേനോന് */ 4634129 wikitext text/x-wiki {{prettyurl|Vallathol Narayana Menon}} {{ആധുനിക കവിത്രയം}} കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് '''വള്ളത്തോൾ നാരായണമേനോൻ'''(16 ഒക്ടോബർ 1878 - 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത്കലകളിൽ ഒന്നായ [[കഥകളി]]യെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരളവാൽമീകി എന്ന പേരിൽ അറിയപ്പെട്ടു,കാരണം വാല്മീകിയുടെ രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. രാജ്യസ്നേഹം കൊണ്ട് ദേശീയകവി എന്നും അറിയപ്പെട്ടു. ==ജീവിതരേഖ 2026 january 11-ന് [[മലപ്പുറം ജില്ല|malappuram jillayile thiruurinu]] സമീപം cheennara ഗ്രാമത്തിൽ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മ എന്ന പാർവതി അമ്മയുടെയും കടുങ്ങോട്ട് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.<ref>{{cite web |last1=ലേഖകൻ |first1=മനോരമ |title=ഇവിടെയാണു മഹാകവിക്കു സ്മാരകമുയരുന്നത് |url=https://www.manoramaonline.com/district-news/malappuram/2020/09/06/malappuram-vallathol-monument.html |website=manoramaonline.com |publisher=മനോരമ ഓൺലൈൻ |accessdate=20 നവംബർ 2020 |ref=published 6th Sept 2020}}</ref> അമ്മാവനായിരുന്ന രാമനുണ്ണി മേനോന് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. [[വാല്മീകി]] [[രാമായണം|രാമായണ]]വിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.== ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.<ref name=pookalam/> അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13-ന് 79-ാം വയസ്സിൽ [[എറണാകുളം|എറണാകുളത്തെ]] മകന്റെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ [[ചെറുതുരുത്തി]]യിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു. == സാഹിത്യ ജീവിതം == പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകാല കൃതികൾ.<ref name=Bio>[http://www.keralasahityaakademi.org/sp/Writers/Profiles/Vallathol/Html/VallathollPage.htm "Vallathol Narayana Menon"]. [[Kerala Sahitya Akademi]]. Retrieved 18 April 2014.</ref> 1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി.<ref name=Bio/> തുടർന്ന് ഭാഷാപോഷിണി, കേരള സ ഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.<ref name=Bio/> വാൽമീകി രാമായണത്തിൻ്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷം വേണ്ടി വന്നു.<ref name=LegacyofKerala>{{Cite book |title= The Legacy of Kerala | author=A. Sreedhara Menon | author-link=A. Sreedhara Menon |publisher=[[DC Books]] |year=1982 |page=77 |url=https://books.google.com/books?id=S9RMxjdjUVAC| isbn=9788126437986 }}</ref> 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1913-ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. [[മഹാത്മ ഗാന്ധി]]യുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാത്മജിയെപ്പറ്റിയെഴുതിയ കൃതിയാണ് ''എന്റെ ഗുരുനാഥൻ''.<ref name=pookalam>{{Cite web|url=https://pookalam.kerala.gov.in/2018/03/17/vallathol-narayanamenon/|title=വള്ളത്തോൾ നാരായണമേനോൻ – പൂക്കാലം|access-date=2022-09-21|language=ml|archive-date=2022-09-21|archive-url=https://web.archive.org/web/20220921075828/https://pookalam.kerala.gov.in/2018/03/17/vallathol-narayanamenon/|url-status=dead}}</ref> ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ച് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ് ''ബാപ്പുജി''. == വള്ളത്തോൾ രചിച്ച പുസ്തകങ്ങൾ == {| bgcolor="#f7f8ff" cellpadding="3" cellspacing="0" border="1" style="font-size: 95%; border: gray solid 1px; border-collapse: collapse;" |- bgcolor="#dddddd" ! '''കൃതി‌''' !! '''പ്രസാധകർ''' !! '''വർഷം''' |- align="center" | align="left" | [[അച്ഛനും മകളും]]||മംഗളോദയം-തൃശ്ശൂർ||1936 |- align="center" | align="left" | അഭിവാദ്യം||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1956 |- align="center" | align="left" | അല്ലാഹ്||-||1968 |- align="center" | align="left" |ആരോഗ്യചിന്താമണി |വള്ളത്തോൾ ഗ്രന്ഥാലയം - ചെറുതുരുത്തി | |- align="center" | align="left" | ഇന്ത്യയുടെ കരച്ചിൽ||വെള്ളിനേഴി-പാലക്കാട്||1943 |- align="center" | align="left" | ഋതുവിലാസം||വിദ്യാവിലാസം-കോഴിക്കോട്||1922 |- align="center" | align="left" | എന്റെ ഗുരുനാഥൻ||വെള്ളിനേഴി-പാലക്കാട്||1944 |- align="center" | align="left" | ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം||എ.ആർ.പി-കുന്നംകുളം||1917 |- align="center" | align="left" | ഓണപ്പുടവ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1950 |- align="center" | align="left" | ഔഷധാഹരണം||മംഗളോദയം-തൃശ്ശൂർ||1915 |- align="center" | align="left" | കാവ്യാമൃതം||ശ്രീരാമവിലാസം-കൊല്ലം||1931 |- align="center" | align="left" | കൈരളീകടാക്ഷം||വി.പി-തിരുവനന്തപുരം||1932 |- align="center" | align="left" | കൈരളീകന്ദളം||സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ||1936 |- align="center" | align="left" | കൊച്ചുസീത||മംഗളോദയം-തൃശ്ശൂർ||1930 |- align="center" | align="left" | കോമള ശിശുക്കൾ||ബാലൻ-തിരുവനന്തപുരം||1949 |- align="center" | align="left" | ഖണ്ഡകൃതികൾ|| വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1965 |- align="center" | align="left" | ഗണപതി||എ.ആർ.പി-കുന്നംകുളം||1920 |- align="center" | align="left" | ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം||ലക്ഷ്മീസഹായം-കോട്ടയ്ക്കൽ||1914 |- align="center" | align="left" | ദണ്ഡകാരണ്യം||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1960 |- align="center" | align="left" | ദിവാസ്വപ്നം|| പി.കെ.-കോഴിക്കോട്||1944 |- align="center" | align="left" | നാഗില||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1962 |- align="center" | align="left" | പത്മദളം||കമലാലയം-തിരുവനന്തപുരം||1949 |- align="center" | align="left" | പരലോകം||വെള്ളിനേഴി-പാലക്കാട് |- align="center" | align="left" | ബധിരവിലാപം||ലക്ഷ്മീസഹായം-കോട്ടയ്ക്കൽ||1917 |- align="center" | align="left" | ബന്ധനസ്ഥനായ അനിരുദ്ധൻ||എ.ആർ.പി-കുന്നംകുളം||1918 |- align="center" | align="left" | ബാപ്പുജി||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1951 |- align="center" | align="left" | ഭഗവൽസ്തോത്രമാല||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1962 |- align="center" | align="left" | [[മഗ്ദലനമറിയം (കാവ്യം)|മഗ്ദലനമറിയം അഥവാ പശ്ചാത്താപം]]||-||1921 |- align="center" | align="left" | രണ്ടക്ഷരം||സരസ്വതീ വിലാസം-തിരുവനന്തപുരം||1919 |- align="center" | align="left" | രാക്ഷസകൃത്യം||എസ്.വി-തിരുവനന്തപുരം||1917 |- align="center" | align="left" | വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ||മാതൃഭൂമി-കോഴിക്കോട്||1988 |- align="center" | align="left" | വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം||സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം||1975 |- align="center" | align="left" | വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം||സാഹിത്യപ്രവർത്തക സഹകരണസംഘം-കോട്ടയം||1975 |- align="center" | align="left" | വള്ളത്തോൾ കവിതകൾ||ഡി.സി.ബുക്സ്-കോട്ടയം||2003 |- align="center" | align="left" | വള്ളത്തോൾ സുധ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1962 |- align="center" | align="left" | വിലാസലതിക||എ.ആർ.പി-കുന്നംകുളം||1917 |- align="center" | align="left" | വിഷുക്കണി||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1941 |- align="center" | align="left" | വീരശൃംഖല||വി.സുന്ദരയ്യർ ആന്റ് സൺസ്-തൃശ്ശൂർ |- align="center" | align="left" | ശരണമയ്യപ്പാ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1942 |- align="center" | align="left" | ശിഷ്യനും മകനും||എ.ആർ.പി-കുന്നംകുളം||1919 |- align="center" | align="left" | സാഹിത്യമഞ്ജരി-ഒന്നാം ഭാഗം||എ.ആർ.പി-കുന്നംകുളം||1918 |- align="center" | align="left" | സാഹിത്യമഞ്ജരി-രണ്ടാം ഭാഗം||എ.ആർ.പി-കുന്നംകുളം||1920 |- align="center" | align="left" | സാഹിത്യമഞ്ജരി-മൂന്നാം ഭാഗം||എ.ആർ.പി-കുന്നംകുളം||1922 |- align="center" | align="left" | സാഹിത്യമഞ്ജരി-നാലാം ഭാഗം||എ.ആർ.പി-കുന്നംകുളം||1924 |- align="center" | align="left" | സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം||എ.ആർ.പി-കുന്നംകുളം||1926 |- align="center" | align="left" | സാഹിത്യമഞ്ജരി-ആറാം ഭാഗം||എ.ആർ.പി-കുന്നംകുളം||1934 |- align="center" | align="left" | സാഹിത്യമഞ്ജരി-ഏഴാം ഭാഗം||എ.ആർ.പി-കുന്നംകുളം||1935 |- align="center" | align="left" | സാഹിത്യമഞ്ജരി-എട്ടാം ഭാഗം||എ.ആർ.പി-കുന്നംകുളം||1951 |- align="center" | align="left" | സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം||എ.ആർ.പി-കുന്നംകുളം||1959 |- align="center" | align="left" | സാഹിത്യമഞ്ജരി-പത്താം ഭാഗം||എ.ആർ.പി-കുന്നംകുളം||1964 |- align="center" | align="left" | സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം||എ.ആർ.പി-കുന്നംകുളം||1970 |- align="center" | align="left" | സ്ത്രീ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1944 |- align="center" | align="left" | റഷ്യയിൽ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1951 |- align="center" | align="left" | ഗ്രന്ഥവിചാരം||മംഗളോദയം-തൃശ്ശൂർ||1928 |- align="center" | align="left" | പ്രസംഗവേദിയിൽ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1964 |- align="center" | align="left" | വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും | | പ്രസംഗവേദിയിൽ||വള്ളത്തോൾ ഗ്രന്ഥാലയം-ചെറുതുരുത്തി||1964 |- align="center" | align="left" | വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും||മാതൃഭൂമി-കോഴിക്കോട്||1986പ്രസംഗങ്ങള |} ചിത്രയോഗം (മഹാകാവ്യം) - 1914 == പുരസ്കാരങ്ങൾ == #കവിതിലകൻ #കവിസാർവഭൗമ #പത്മവിഭൂഷൺ ==അവലംബം== {{RL}} == പുറത്തേക്കുള്ള കണ്ണി കൾ == *http://www.sahithyam.cjb.net/An {{Webarchive|url=https://web.archive.org/web/20090821202912/http://www.sahithyam.cjb.net/An |date=2009-08-21 }} active web forum about Malayalam Literature] *[http://www.india-today.com/itoday/millennium/100people/rukmini.html]] [[വർഗ്ഗം: 1958-ൽ മരിച്ചവർ]] [[വർഗ്ഗം:ഒക്ടോബർ 16-ന് ജനിച്ചവർ]] [[വർഗ്ഗം:മാർച്ച് 13-ന് മരിച്ചവർ]] [[വർഗ്ഗം:മലയാളകവികൾ]] [[വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളസാഹിത്യകാരന്മാർ]] [[വർഗ്ഗം:കഥകളി]] [[വർഗ്ഗം:ഭാരതവിലാസം സഭ]] [[വർഗ്ഗം:മലയാളികൾ]] [[വർഗ്ഗം:സ്വാതന്ത്ര്യസമരസേനാനികൾ]] [[വർഗ്ഗം:മേനോന്മാർ]] [[വർഗ്ഗം:വള്ളത്തോൾ നാരായണമേനോൻ]] [[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ]] fj76baiu3c2gqbx909agxrbck6z0em5 ഫോർട്ട് കൊച്ചി 0 6129 4634135 4604841 2026-06-28T17:09:24Z Fotokannan 14472 /* ചിത്രങ്ങൾ */ 4634135 wikitext text/x-wiki {{prettyurl|Fort Kochi}} [[ചിത്രം:Chinese fishingnet kochi.jpg|thumb|right|280px|ഫോർട്ട് കൊച്ചിയിലെ [[ചീനവല]]കൾ]] [[കേരളം|കേരള]]ത്തിലെ [[എറണാകുളം]] ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ '''ഫോർട്ട് കൊച്ചി'''. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ഇവിടേയ്ക്ക് ജലമാർഗ്ഗമുള്ള ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. [[സാന്റാക്രൂസ് ബസിലിക്ക]], തുടങ്ങി പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി ([[വാസ്കോ ഡ ഗാമ|വാസ്കോ ഡ ഗാമയെ]] ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, [[ചീനവല]]കൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികൾ ഫോർട്ട് കൊച്ചി സന്ദർശിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. [[മട്ടാഞ്ചേരി കൊട്ടാരം]] അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി. [[പ്രമാണം:St. Francis Chruch Fort Kochi, Ernakulam (Dutch's) Ren- Year - 1779.jpg|thumb|right|250px|വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി]] [[പ്രമാണം:Kochi, Dutch Cemetery, Kerala, India.jpg |thumb|right|250px|ഫോർട്ട് കൊച്ചിയിലെ ഡച്ച് സെമിത്തേരി]] ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തദ്ദേശീയ നിയമം നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും‍ രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയിൽ ഉൾപ്പെടും. ഫോർട്ട് കൊച്ചി കാർണിവൽ എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഈ കാർണിവൽ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു. == പേരിനു പിന്നിൽ == [[ചിത്രം:Fort-kochi-relics2.jpg‎|thumb|250px| മാനുവൽ കോട്ടയുടെ അവശേഷിക്കുന്ന ചിലഭാഗങ്ങൾ-വടക്കു പടിഞ്ഞാറൻ കാവൽ‍പുര,മുകളിലായി പീരങ്കിയും കാണാം]] [[കൊച്ചി]] എന്ന പേരിനു കാരണം ഈ ഭാഗത്ത് ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്‌. കൊച്ച് അഴി എന്ന പേരാണ്‌ കൊച്ചി ആയത്. എന്നാൽ ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർത്തുഗീസുകാർ ഈ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ്‌ ([[1503]]). ജനങ്ങൾ അങ്ങനെ കോട്ടക്കൊച്ചി എന്ന് ആദ്യം വിളിച്ചു പോന്നു. കോട്ടയുമായി ബന്ധപ്പെട്ട മിക്കവയേയും ജനങ്ങൾ കോട്ട ചേർത്ത് പറയുക സാധാരണമായി. ഉദാ: കോട്ടക്കാശ് (കോട്ടയിൽ നിന്ന് അടിച്ചിരുന്ന നാണയം), കോട്ടമാങ്ങ (കപ്പൽ വഴി കോട്ടയിൽ എത്തിച്ചേർന്നിരുന്ന വിദേശ [[മാങ്ങ]]. കോട്ടക്കൊച്ചി എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്നും അറിയപ്പെട്ടു. എന്നാൽ ഫോർട്ട് കൊച്ചി ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമായശേഷം രൂപമെടുത്ത പേരാണ്‌.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref> കോട്ട എന്ന ഗ്രാമീണപദത്തേക്കാളും ഗമ ഫോർട്ട് എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവാം ഇത് എന്നാണ്‌ ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ അഭിപ്രായം. ==സ്ഥാനം== {{Geographic Location |title = '''ഫോർട്ട് കൊച്ചിയുടേ ഭൂമിശാസ്‌ത്രപരമായ സ്ഥാനം''' |Northwest = ''[[അറബിക്കടൽ]]'' |North = ''[[അറബിക്കടൽ]]'' and [[വൈപ്പിൻ ദ്വീപ്]] |Northeast = ''[[വേമ്പനാട്ട് കായൽ]]'' and [[വല്ലാർപാടം]] |West = ''[[അറബിക്കടൽ]]'' |Centre = ഫോർട്ട് കൊച്ചി |East = ''[[വേമ്പനാട്ട് കായൽ]]'' and [[വെല്ലിങ്ങ്‌ടൺ ഐലൻഡ്‌|വെല്ലിങ്ങ്‌ടൺ ദ്വീപ്]] |Southwest = ''[[അറബിക്കടൽ]]'' |South = [[w:Mundamveli|മുണ്ടംവേലി ]] |Southeast = [[പള്ളുരുത്തി]] }} == ചരിത്രം == [[കൊടുങ്ങല്ലൂർ|മഹോദയപുരത്തു]] നിന്ന് [[1405]]-ൽ [[പെരുമ്പടപ്പ് സ്വരൂപം]] അതിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയതോടെയാണ്‌ കൊച്ചി അല്പം പ്രശസ്തിയിലേക്ക് ഉയർന്നത്. ഇന്നത്തെ ഫോർട്ട് കൊച്ചിക്കടുത്താണ്‌ കൽ‌വത്തി. പെരിയാറിലെ പ്രളയത്തോടെ വൻ കപ്പലുകൾക്ക് കൊടുങ്ങല്ലൂർ അടുക്കാൻ പ്രയാസമുണ്ടായി. പിന്നീട് കൂടുതൽ വ്യാപാരവും [[കോഴിക്കോട്|കോഴിക്കോടിനെ]] ആശ്രയിച്ചായിരുന്നു. സാമൂതിരിയുമായി പിണങ്ങിയും അറബിക്കച്ചവടക്കാരുമായി ഇടഞ്ഞും ഗതിയില്ലാതെയായ പോർത്തുഗീസുകാർ അക്കാലത്തെ പ്രശസ്ത തുറമുഖമായ കൊച്ചി വിട്ട് അത്രയൊന്നും വലുതല്ലായിരുന്ന കൊച്ചിയിലെത്തിയിരുന്നു ([[1500]] ഡിസംബർ 13). [[ചിത്രം:Fort cochin-relics-renovated.jpg‎|thumb|250px| കൊച്ചിക്കോട്ടയുടെ ചർച്ച് റോഡിൽ നിന്നുള്ള ദൃശ്യം. ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ഭാഗം]] അന്ന് സമൂതിരിയുടെ സാമന്തനായിരുന്നിട്ടും അദ്ദേഹവുമായി ബദ്ധശത്രുതയിലായിരുന്ന കൊച്ചി രാജാവ് പറങ്കികളുടെ സൗഹൃദത്തെ ശക്തിയാക്കാമെന്ന് കരുതുകയും അവരെ ഹാർദ്ദമായി സ്വീകരിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. പോർത്തുഗീസുകാർക്ക് വ്യാപാരത്തിനു വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. കൊച്ചിയിൽ അവർ ഒരു പണ്ടികശാല പണികഴിപ്പിച്ചു. എന്നാൽ സാമൂതിരി കൊച്ചീരാജാവിന്റെ അനുസരണക്കേടിൽ ക്ഷുഭിതനായി അറബികളുടെ സഹായത്തോടെ കൊച്ചിയിൽ വമ്പിച്ച കപ്പൽ പടയുമായി വന്ന് യുദ്ധം ചെയ്തു. ആദ്യത്തെ യുദ്ധത്തിൽ കൊച്ചി സൈന്യം പരാജയപ്പെട്ടു, രാജാവ് [[വൈപ്പിൻ|വൈപ്പിൻ‌കയിൽ]] അഭയം തേടി. എന്നാൽ താമസിയാതെ പോർട്ടുഗീസ് കപ്പൽ‌പ്പടയുമായി എത്തിയ [[അൽബുക്കെർക്ക്]] കൊച്ചിക്ക് തുണയായി. [[സാമൂതിരി|സാമൂതിരിയുമായി]] ഉഗ്ര പോരാട്ടം നടത്തി അവരെ തിരിച്ചോടിച്ചു. കൊച്ചീരാജാവിനെ [[വൈപ്പിൻ|വൈപ്പിനിൽ]] നിന്ന് കൂട്ടിക്കൊണ്ടുവന്ന് തിരികെ സിംഹാസനത്തിലിരുത്തി. പ്രത്യുപകാരമായി പോർത്തുഗീസുകാർക്ക് അവരുടെ പണ്ടികശാലയെ സം‌രക്ഷിക്കാനും ശത്രുക്കളെ നേരിടാനുമായി ഒരു കോട്ട കെട്ടാനുള്ള അനുമതി രാജാവ് നൽകി. ഇതിനായി ഒരു കുന്നും ആവശ്യമായ മരങ്ങളും അവർക്ക് നൽകി എന്ന് ഗുണ്ടർട്ട് വിവരിക്കുന്നു. [[പറങ്കികൾ]] കോട്ടക്ക് അന്നത്തെ രാജാവിന്റെ പേരായ [[മാനുവൽ]] എന്ന് നാമകരണം ചെയ്തു. യൂറോപ്യന്മാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ [[കോട്ട]]യായിരുന്നു അത് (ഇതിനു മുമ്പ്, കണ്ണൂരിൽ സ്ഥാപിച്ചത് [[കുറ്റിക്കോട്ട]]യായിരുന്നു). സമചതുരാകൃതിയിലുള്ള നാലുകെട്ടും അനുബന്ധമായി കൊത്തളങ്ങളും നാലുമൂലയിലും കാവൽ ഗോപുരങ്ങളുമടങ്ങിയതുമയിരുന്നു കോട്ടഭിത്തികൾ. പോർത്തുഗീസുകാർ കോട്ടക്കകത്ത് താമസവും വ്യാപാരവും തുടങ്ങി. അടുത്തുതന്നെയായി അവർ ഒരു പള്ളിയും പണിതു. ഇത് സാന്താക്രൂസ് പള്ളി എന്നറിയപ്പെട്ടു. താമസിയാതെ മാനുവൽ കോട്ടയ്ക്കു ചുറ്റും വ്യാപാരം അഭിവൃദ്ധിപ്രാപിച്ചു. [[ചിത്രം:Santacruz bascillica fortcochin.jpg‎|thumb|250px| പോർത്തുഗീസുകാർ പണിത സാന്റാക്രൂസ് ബസിലിക്ക-നവീകരിച്ചത് ([[കൊച്ചി രൂപത]])]] എന്നാൽ, കൊച്ചിയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയ പോർത്തുഗീസുകാർ അവരുടെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. രാജകുടുംബത്തിലെ മൂത്ത താവഴി-ഇളയ താവഴി തർക്കത്തിൽ അവർ പക്ഷം ചേർന്നു. മൂത്ത താവഴിയിലെ രാജകുമാരനെ പുറത്താക്കി ഇളം കൂറിനെ രാജാവാക്കി. മൂത്ത താവഴിയിലെ രാജകുമാരൻ [[പാലിയത്തച്ചൻ|പാലിയത്തച്ചന്റെ]] സഹായത്തോടെ ഡച്ചുകാരുമായി ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു. [[ഹോളണ്ട്|ലന്തക്കാർ]] അന്ന് [[ശ്രീലങ്ക]] ആസ്ഥാനമാക്കി വ്യാപാരം നടത്തിവരികയായിരുന്നു. പോർത്തുഗീസുകാരോടുള്ള മത്സരബുദ്ധിയുണ്ടായിരുന്ന ഡച്ചുകാർ സഹായിക്കാമെന്നേറ്റു. [[1661]]-ൽ പോർത്തുഗീസുകാരുടെ [[പള്ളിപ്പുറം കോട്ട|പള്ളിപ്പുറം കോട്ടയും]], [[1662]]-ൽ [[കൊടുങ്ങല്ലൂർ കോട്ട|കൊടുങ്ങല്ലൂർ കോട്ടയും]] അവർ പിടിച്ചടക്കിക്കൊണ്ട് കൊച്ചിയോടടുത്തു. ആ വർഷം അവസാനത്തോടെ കൊച്ചിക്കോട്ടയിൽ ഡച്ചുകാർ അവരുടെ സർവ്വ ശക്തിയും ഉപയോഗിച്ച് ആഞ്ഞടിച്ചു. 28 ഡച്ചു പീരങ്കികൾ കോട്ടക്കുനേരെ തീതുപ്പിക്കൊണ്ടിരുന്നു. അവസാനം കോട്ടയുടെ കൽ‌വത്തി ഭാഗത്ത് വിള്ളലുണ്ടാക്കി ഡച്ചു സൈന്യം അകത്ത് കടന്നു. [[1663]] ജനുവരി 6]]-ന്‌, ഈ സംഭവത്തോടെ പോർത്തുഗീസുകാരുടെ കൊച്ചിയിലെ വാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ടു. പോർത്തുഗീസ് ഗവർണ്ണറായ ഇഗ്നേഷ്യാ സാർമെന്തോ ഡച്ചു ഗവർണ്ണറായ റിക്ലാഫ്‌വാൻ ഗോയൻസിന്‌ കോട്ട കൈമാറി. == ഭൂമിശാസ്ത്രം == == എത്തിച്ചേരാനുള്ള വഴി == [[File:Fort Kochi Boilers September 2023.jpg|thumb|ബീച്ചിലുള്ള ബോയിലറുകൾ]] [[File:Fort Kochi Water metro station IMG 20250624 133852300.jpg|thumb|ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ]] [[കൊച്ചി]] നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബസ്സു ലഭിക്കും. [[മറൈൻ ഡ്രൈവ്|മറൈൻ ഡ്രൈവിൽ]] നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടും ഉണ്ട്. * ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - [[എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ]] (എറണാകുളം ജങ്ക്ഷൻ) - 12 കി.മീ അകലെ. * ഏറ്റവും അടുത്തുള്ള വിമാനത്താവളം - [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] 44 കി.മീ അകലെ. == ചിത്രങ്ങൾ == <gallery> ചിത്രം:Fort cochin relics.jpg‎ Image:Kochi Francis church A.jpg|വി.ഫ്രാൻസീസ് പള്ളി <!--ചിത്രം:സാന്താക്രൂസ്ബസിലിക്കകൊച്ചി.jpg|സാന്താക്രൂസ് പള്ളിയുടെ മുന്നിൽ --> ചിത്രം:ഫോര്ട്ട്-കൊച്ചി-ചീനവലകൾ.jpg|ചീനവലകൾ File:FortKochi beach.jpg|ഫോർട്ട് കൊച്ചി ബീച്ച് File:The old lighthouse at Fort Kochi.jpg|ഫോർട്ട് കൊച്ചിയിലെ പഴയ ലൈറ്റ് ഹൗസ് ചിത്രം:ഫോർട്ട് കൊച്ചിയിലെ ചീനവലകൾ.jpg|ഫോർട്ട് കൊച്ചിയിലെ ചീനവലകൾ File:ബാസ്റ്റ്യൻ ബംഗ്ലാവ്.jpg|പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലുള്ള ബാസ്റ്റ്യൺ ബംഗ്ലാവ് File:ഫോർട്ട് കൊച്ചിയിലെ തെരുവ്.jpg|ഫോർട്ട് കൊച്ചിയിലെ ഒരു തെരുവ്. സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപം. File:Kochi Municipal Corporation office fort kochi 1.jpg|ഇന്ത്യയിലെ ആദ്യ മുനിസിപ്പാലിറ്റികളിലൊന്നിന്റെ ഓഫീസായിരുന്ന കെട്ടിടം </gallery> == അവലംബം == <references/> == കുറിപ്പുകൾ == {{commonscat|Fort Kochi}} <div class="references-small" style="-moz-column-count:2; column-count:2;"> </div> {{എറണാകുളം ജില്ല}} [[Category:എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ]] [[വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ]] {{Ernakulam-geo-stub}} 6mjsmshw69q7te8bbfalqrp0zgcrmn9 വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം) 4 6849 4634194 4632566 2026-06-29T11:47:36Z MediaWiki message delivery 53155 /* Tech News: 2026-27 */ പുതിയ ഉപവിഭാഗം 4634194 wikitext text/x-wiki __NEWSECTIONLINK__ {{prettyurl|Wiki_Panchayath_Technical}} {{വിക്കിപീഡിയ പഞ്ചായത്ത്}} {| border="0" cellpadding="2" style="float: right; background-color:#f9f9f9;margin:1px;border: thin solid red; width: 160px; border-collapse: collapse; font-size: 95%;" |+ colspan="2" style="margin-left: inherit; buyhttyyuackground:red; color:#ffffff;text-align:center;"| '''സാങ്കേതികവിഭാഗത്തിലെ</br>പഴയ സം‌വാദങ്ങൾ''' |- !align="center"|[[Image:Vista-file-manager.png|50px|സംവാദ നിലവറ]]<br/> * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive1|സംവാദ നിലവറ 1]] * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive_2|സംവാദ നിലവറ 2]] * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive_3|സംവാദ നിലവറ 3]] * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive_4|സംവാദ നിലവറ 4]] * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive_5|സംവാദ നിലവറ 5]] * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive_6|സംവാദ നിലവറ 6]] * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive_7|സംവാദ നിലവറ 7]] * [[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive_8|സംവാദ നിലവറ 8]] ---- *[[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/യൂണികോഡ് 5.1.0|യൂണീകോഡ് ചർച്ച]] *[[വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/യു.എൽ.എസ്.|യു.എൽ.എസ്. ചർച്ച]] |} == <span lang="en" dir="ltr">Tech News: 2025-03</span> == <div lang="en" dir="ltr"> <section begin="technews-2025-W03"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/03|Translations]] are available. '''Weekly highlight''' * The Single User Login system is being updated over the next few months. This is the system which allows users to fill out the login form on one Wikimedia site and get logged in on all others at the same time. It needs to be updated because of the ways that browsers are increasingly restricting cross-domain cookies. To accommodate these restrictions, login and account creation pages will move to a central domain, but it will still appear to the user as if they are on the originating wiki. The updated code will be enabled this week for users on test wikis. This change is planned to roll out to all users during February and March. See [[mw:Special:MyLanguage/MediaWiki Platform Team/SUL3#Deployment|the SUL3 project page]] for more details and a timeline. '''Updates for editors''' * On wikis with [[mw:Special:MyLanguage/Extension:PageAssessments|PageAssessments]] installed, you can now [[mw:Special:MyLanguage/Extension:PageAssessments#Search|filter search results]] to pages in a given WikiProject by using the <code dir=ltr>inproject:</code> keyword. (These wikis: {{int:project-localized-name-arwiki/en}}{{int:comma-separator/en}}{{int:project-localized-name-enwiki/en}}{{int:comma-separator/en}}{{int:project-localized-name-enwikivoyage/en}}{{int:comma-separator/en}}{{int:project-localized-name-frwiki/en}}{{int:comma-separator/en}}{{int:project-localized-name-huwiki/en}}{{int:comma-separator/en}}{{int:project-localized-name-newiki/en}}{{int:comma-separator/en}}{{int:project-localized-name-trwiki/en}}{{int:comma-separator/en}}{{int:project-localized-name-zhwiki/en}}) [https://phabricator.wikimedia.org/T378868] * One new wiki has been created: a {{int:project-localized-name-group-wikipedia}} in [[d:Q34129|Tigre]] ([[w:tig:|<code>w:tig:</code>]]) [https://phabricator.wikimedia.org/T381377] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:35}} community-submitted {{PLURAL:35|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a bug with updating a user's edit-count after making a rollback edit, which is now fixed. [https://phabricator.wikimedia.org/T382592] '''Updates for technical contributors''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Wikimedia REST API users, such as bot operators and tool maintainers, may be affected by ongoing upgrades. Starting the week of January 13, we will begin rerouting [[phab:T374683|some page content endpoints]] from RESTbase to the newer MediaWiki REST API endpoints for all wiki projects. This change was previously available on testwiki and should not affect existing functionality, but active users of the impacted endpoints may raise issues directly to the [[phab:project/view/6931/|MediaWiki Interfaces Team]] in Phabricator if they arise. * Toolforge tool maintainers can now share their feedback on Toolforge UI, an initiative to provide a web platform that allows creating and managing Toolforge tools through a graphic interface, in addition to existing command-line workflows. This project aims to streamline active maintainers’ tasks, as well as make registration and deployment processes more accessible for new tool creators. The initiative is still at a very early stage, and the Cloud Services team is in the process of collecting feedback from the Toolforge community to help shape the solution to their needs. [[wikitech:Wikimedia Cloud Services team/EnhancementProposals/Toolforge UI|Read more and share your thoughts about Toolforge UI]]. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] For tool and library developers who use the OAuth system: The identity endpoint used for [[mw:Special:MyLanguage/OAuth/For Developers#Identifying the user|OAuth 1]] and [[mw:Special:MyLanguage/OAuth/For Developers#Identifying the user 2|OAuth 2]] returned a JSON object with an integer in its <code>sub</code> field, which was incorrect (the field must always be a string). This has been fixed; the fix will be deployed to Wikimedia wikis on the week of January 13. [https://phabricator.wikimedia.org/T382139] * Many wikis currently use [[:mw:Parsoid/Parser Unification/Cite CSS|Cite CSS]] to render custom footnote markers in Parsoid output. Starting January 20 these rules will be disabled, but the developers ask you to ''not'' clean up your <bdi lang="en" dir="ltr">[[MediaWiki:Common.css]]</bdi> until February 20 to avoid issues during the migration. Your wikis might experience some small changes to footnote markers in Visual Editor and when using experimental Parsoid read mode, but if there are changes these are expected to bring the rendering in line with the legacy parser output. [https://phabricator.wikimedia.org/T370027] '''Meetings and events''' * The next meeting in the series of [[c:Special:MyLanguage/Commons:WMF support for Commons/Commons community calls|Wikimedia Foundation Community Conversations with the Wikimedia Commons community]] will take place on [[m:Special:MyLanguage/Event:Commons community discussion - 15 January 2025 08:00 UTC|January 15 at 8:00 UTC]] and [[m:Special:MyLanguage/Event:Commons community discussion - 15 January 2025 16:00 UTC|at 16:00 UTC]]. The topic of this call is defining the priorities in tool investment for Commons. Contributors from all wikis, especially users who are maintaining tools for Commons, are welcome to attend. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/03|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W03"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:41, 14 ജനുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28048614 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-04</span> == <div lang="en" dir="ltr"> <section begin="technews-2025-W04"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/04|Translations]] are available. '''Updates for editors''' * Administrators can mass-delete multiple pages created by a user or IP address using [[mw:Special:MyLanguage/Extension:Nuke|Extension:Nuke]]. It previously only allowed deletion of pages created in the last 30 days. It can now delete pages from the last 90 days, provided it is targeting a specific user or IP address. [https://phabricator.wikimedia.org/T380846] * On [[phab:P72148|wikis that use]] the [[mw:Special:MyLanguage/Help:Patrolled edits|Patrolled edits]] feature, when the rollback feature is used to revert an unpatrolled page revision, that revision will now be marked as "manually patrolled" instead of "autopatrolled", which is more accurate. Some editors that use [[mw:Special:MyLanguage/Help:New filters for edit review/Filtering|filters]] on Recent Changes may need to update their filter settings. [https://phabricator.wikimedia.org/T302140] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the Visual Editor's "Insert link" feature did not always suggest existing pages properly when an editor started typing, which has now been [[phab:T383497|fixed]]. '''Updates for technical contributors''' * The Structured Discussion extension (also known as Flow) is being progressively removed from the wikis. This extension is unmaintained and causes issues. It will be replaced by [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]], which is used on any regular talk page. [[mw:Special:MyLanguage/Structured Discussions/Deprecation#Deprecation timeline|The last group of wikis]] ({{int:project-localized-name-cawikiquote/en}}{{int:comma-separator/en}}{{int:project-localized-name-fiwikimedia/en}}{{int:comma-separator/en}}{{int:project-localized-name-gomwiki/en}}{{int:comma-separator/en}}{{int:project-localized-name-kabwiki/en}}{{int:comma-separator/en}}{{int:project-localized-name-ptwikibooks/en}}{{int:comma-separator/en}}{{int:project-localized-name-sewikimedia/en}}) will soon be contacted. If you have questions about this process, please ping [[m:User:Trizek (WMF)|Trizek (WMF)]] at your wiki. [https://phabricator.wikimedia.org/T380912] * The latest quarterly [[mw:Technical_Community_Newsletter/2025/January|Technical Community Newsletter]] is now available. This edition includes: updates about services from the Data Platform Engineering teams, information about Codex from the Design System team, and more. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/04|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W04"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:36, 21 ജനുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28129769 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-05</span> == <div lang="en" dir="ltr"> <section begin="technews-2025-W05"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/05|Translations]] are available. '''Weekly highlight''' * Patrollers and admins - what information or context about edits or users could help you to make patroller or admin decisions more quickly or easily? The Wikimedia Foundation wants to hear from you to help guide its upcoming annual plan. Please consider sharing your thoughts on this and [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Product & Technology OKRs|13 other questions]] to shape the technical direction for next year. '''Updates for editors''' * iOS Wikipedia App users worldwide can now access a [[mw:Special:MyLanguage/Wikimedia Apps/Team/iOS/Personalized Wikipedia Year in Review/How your data is used|personalized Year in Review]] feature, which provides insights based on their reading and editing history on Wikipedia. This project is part of a broader effort to help welcome new readers as they discover and interact with encyclopedic content. * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] Edit patrollers now have a new feature available that can highlight potentially problematic new pages. When a page is created with the same title as a page which was previously deleted, a tag ('Recreated') will now be added, which users can filter for in [[{{#special:RecentChanges}}]] and [[{{#special:NewPages}}]]. [https://phabricator.wikimedia.org/T56145] * Later this week, there will be a new warning for editors if they attempt to create a redirect that links to another redirect (a [[mw:Special:MyLanguage/Help:Redirects#Double redirects|double redirect]]). The feature will recommend that they link directly to the second redirect's target page. Thanks to the user SomeRandomDeveloper for this improvement. [https://phabricator.wikimedia.org/T326056] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Wikimedia wikis allow [[w:en:WebAuthn|WebAuthn]]-based second factor checks (such as hardware tokens) during login, but the feature is [[m:Community Wishlist Survey 2023/Miscellaneous/Fix security key (WebAuthn) support|fragile]] and has very few users. The MediaWiki Platform team is temporarily disabling adding new WebAuthn keys, to avoid interfering with the rollout of [[mw:MediaWiki Platform Team/SUL3|SUL3]] (single user login version 3). Existing keys are unaffected. [https://phabricator.wikimedia.org/T378402] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * For developers that use the [[wikitech:Data Platform/Data Lake/Edits/MediaWiki history dumps|MediaWiki History dumps]]: The Data Platform Engineering team has added a couple of new fields to these dumps, to support the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|Temporary Accounts]] initiative. If you maintain software that reads those dumps, please review your code and the updated documentation, since the order of the fields in the row will change. There will also be one field rename: in the <bdi lang="zxx" dir="ltr"><code>mediawiki_user_history</code></bdi> dump, the <bdi lang="zxx" dir="ltr"><code>anonymous</code></bdi> field will be renamed to <bdi lang="zxx" dir="ltr"><code>is_anonymous</code></bdi>. The changes will take effect with the next release of the dumps in February. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/LKMFDS62TXGDN6L56F4ABXYLN7CSCQDI/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/05|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W05"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:14, 27 ജനുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28149374 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-06</span> == <div lang="en" dir="ltr"> <section begin="technews-2025-W06"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/06|Translations]] are available. '''Updates for editors''' * Editors who use the "Special characters" editing-toolbar menu can now see the 32 special characters you have used most recently, across editing sessions on that wiki. This change should help make it easier to find the characters you use most often. The feature is in both the 2010 wikitext editor and VisualEditor. [https://phabricator.wikimedia.org/T110722] * Editors using the 2010 wikitext editor can now create sublists with correct indentation by selecting the line(s) you want to indent and then clicking the toolbar buttons.[https://phabricator.wikimedia.org/T380438] You can now also insert <code><nowiki><code></nowiki></code> tags using a new toolbar button.[https://phabricator.wikimedia.org/T383010] Thanks to user stjn for these improvements. * Help is needed to ensure the [[mw:Special:MyLanguage/Citoid/Enabling Citoid on your wiki|citation generator]] works properly on each wiki. ** (1) Administrators should update the local versions of the page <code dir=ltr>MediaWiki:Citoid-template-type-map.json</code> to include entries for <code dir=ltr>preprint</code>, <code dir=ltr>standard</code>, and <code dir=ltr>dataset</code>; Here are example diffs to replicate [https://en.wikipedia.org/w/index.php?title=MediaWiki%3ACitoid-template-type-map.json&diff=1189164774&oldid=1165783565 for 'preprint'] and [https://en.wikipedia.org/w/index.php?title=MediaWiki%3ACitoid-template-type-map.json&diff=1270832208&oldid=1270828390 for 'standard' and 'dataset']. ** (2.1) If the citoid map in the citation template used for these types of references is missing, [[mediawikiwiki:Citoid/Enabling Citoid on your wiki#Step 2.a: Create a 'citoid' maps value for each citation template|one will need to be added]]. (2.2) If the citoid map does exist, the TemplateData will need to be updated to include new field names. Here are example updates [https://en.wikipedia.org/w/index.php?title=Template%3ACitation%2Fdoc&diff=1270829051&oldid=1262470053 for 'preprint'] and [https://en.wikipedia.org/w/index.php?title=Template%3ACitation%2Fdoc&diff=1270831369&oldid=1270829480 for 'standard' and 'dataset']. The new fields that may need to be supported are <code dir=ltr>archiveID</code>, <code dir=ltr>identifier</code>, <code dir=ltr>repository</code>, <code dir=ltr>organization</code>, <code dir=ltr>repositoryLocation</code>, <code dir=ltr>committee</code>, and <code dir=ltr>versionNumber</code>. [https://phabricator.wikimedia.org/T383666] * One new wiki has been created: a {{int:project-localized-name-group-wikipedia/en}} in [[d:Q15637215|Central Kanuri]] ([[w:knc:|<code>w:knc:</code>]]) [https://phabricator.wikimedia.org/T385181] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the [[mediawikiwiki:Special:MyLanguage/Help:Extension:Wikisource/Wikimedia OCR|OCR (optical character recognition) tool]] used for Wikisource now supports a new language, Church Slavonic. [https://phabricator.wikimedia.org/T384782] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/06|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W06"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:08, 4 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28203495 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-07</span> == <div lang="en" dir="ltr"> <section begin="technews-2025-W07"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/07|Translations]] are available. '''Weekly highlight''' * The Product and Technology Advisory Council (PTAC) has published [[m:Special:MyLanguage/Product and Technology Advisory Council/February 2025 draft PTAC recommendation for feedback|a draft of their recommendations]] for the Wikimedia Foundation's Product and Technology department. They have recommended focusing on [[m:Special:MyLanguage/Product and Technology Advisory Council/February 2025 draft PTAC recommendation for feedback/Mobile experiences|mobile experiences]], particularly contributions. They request community [[m:Talk:Product and Technology Advisory Council/February 2025 draft PTAC recommendation for feedback|feedback at the talk page]] by 21 February. '''Updates for editors''' * The "Special pages" portlet link will be moved from the "Toolbox" into the "Navigation" section of the main menu's sidebar by default. This change is because the Toolbox is intended for tools relating to the current page, not tools relating to the site, so the link will be more logically and consistently located. To modify this behavior and update CSS styling, administrators can follow the instructions at [[phab:T385346|T385346]]. [https://phabricator.wikimedia.org/T333211] * As part of this year's work around improving the ways readers discover content on the wikis, the Web team will be running an experiment with a small number of readers that displays some suggestions for related or interesting articles within the search bar. Please check out [[mw:Special:MyLanguage/Reading/Web/Content Discovery Experiments#Experiment 1: Display article recommendations in more prominent locations, search|the project page]] for more information. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Template editors who use TemplateStyles can now customize output for users with specific accessibility needs by using accessibility related media queries (<code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/prefers-reduced-motion prefers-reduced-motion]</code>, <code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/prefers-reduced-transparency prefers-reduced-transparency]</code>, <code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/prefers-contrast prefers-contrast]</code>, and <code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/forced-colors forced-colors]</code>). Thanks to user Bawolff for these improvements. [https://phabricator.wikimedia.org/T384175] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:22}} community-submitted {{PLURAL:22|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the global blocks log will now be shown directly on the {{#special:CentralAuth}} page, similarly to global locks, to simplify the workflows for stewards. [https://phabricator.wikimedia.org/T377024] '''Updates for technical contributors''' * Wikidata [[d:Special:MyLanguage/Help:Default values for labels and aliases|now supports a special language as a "default for all languages"]] for labels and aliases. This is to avoid excessive duplication of the same information across many languages. If your Wikidata queries use labels, you may need to update them as some existing labels are getting removed. [https://phabricator.wikimedia.org/T312511] * The function <code dir="ltr">getDescription</code> was invoked on every Wiki page read and accounts for ~2.5% of a page's total load time. The calculated value will now be cached, reducing load on Wikimedia servers. [https://phabricator.wikimedia.org/T383660] * As part of the RESTBase deprecation [[mw:RESTBase/deprecation|effort]], the <code dir="ltr">/page/related</code> endpoint has been blocked as of February 6, 2025, and will be removed soon. This timeline was chosen to align with the deprecation schedules for older Android and iOS versions. The stable alternative is the "<code dir="ltr">morelike</code>" action API in MediaWiki, and [[gerrit:c/mediawiki/services/mobileapps/+/982154/13/pagelib/src/transform/FooterReadMore.js|a migration example]] is available. The MediaWiki Interfaces team [[phab:T376297|can be contacted]] for any questions. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/GFC2IJO7L4BWO3YTM7C5HF4MCCBE2RJ2/] '''In depth''' * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/January|Language and Internationalization newsletter]] is available. It includes: Updates about the "Contribute" menu; details on some of the newest language editions of Wikipedia; details on new languages supported by the MediaWiki interface; updates on the Community-defined lists feature; and more. * The latest [[mw:Extension:Chart/Project/Updates#January 2025: Better visibility into charts and tabular data usage|Chart Project newsletter]] is available. It includes updates on the progress towards bringing better visibility into global charts usage and support for categorizing pages in the Data namespace on Commons. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/07|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W07"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:11, 11 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28231022 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-08</span> == <div lang="en" dir="ltr"> <section begin="technews-2025-W08"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/08|Translations]] are available. '''Weekly highlight''' * Communities using growth tools can now showcase one event on the <code>{{#special:Homepage}}</code> for newcomers. This feature will help newcomers to be informed about editing activities they can participate in. Administrators can create a new event to showcase at <code>{{#special:CommunityConfiguration}}</code>. To learn more about this feature, please read [[diffblog:2025/02/12/community-updates-module-connecting-newcomers-to-your-initiatives/|the Diff post]], have a look [[mw:Special:MyLanguage/Help:Growth/Tools/Community updates module|at the documentation]], or contact [[mw:Talk:Growth|the Growth team]]. '''Updates for editors''' [[File:Page Frame Features on desktop.png|thumb|Highlighted talk pages improvements]] * Starting next week, talk pages at these wikis – {{int:project-localized-name-eswiki/en}}{{int:comma-separator/en}}{{int:project-localized-name-frwiki/en}}{{int:comma-separator/en}}{{int:project-localized-name-itwiki/en}}{{int:comma-separator/en}}{{int:project-localized-name-jawiki/en}} – will get [[diffblog:2024/05/02/making-talk-pages-better-for-everyone/|a new design]]. This change was extensively tested as a Beta feature and is the last step of [[mw:Special:MyLanguage/Talk pages project/Feature summary|talk pages improvements]]. [https://phabricator.wikimedia.org/T379102] * You can now navigate to view a redirect page directly from its action pages, such as the history page. Previously, you were forced to first go to the redirect target. This change should help editors who work with redirects a lot. Thanks to user stjn for this improvement. [https://phabricator.wikimedia.org/T5324] * When a Cite reference is reused many times, wikis currently show either numbers like "1.23" or localized alphabetic markers like "a b c" in the reference list. Previously, if there were so many reuses that the alphabetic markers were all used, [[MediaWiki:Cite error references no backlink label|an error message]] was displayed. As part of the work to [[phab:T383036|modernize Cite customization]], these errors will no longer be shown and instead the backlinks will fall back to showing numeric markers like "1.23" once the alphabetic markers are all used. * The log entries for each change to an editor's user-groups are now clearer by specifying exactly what has changed, instead of the plain before and after listings. Translators can [[phab:T369466|help to update the localized versions]]. Thanks to user Msz2001 for these improvements. * A new filter has been added to the [[{{#special:Nuke}}]] tool, which allows administrators to mass delete pages, to enable users to filter for pages in a range of page sizes (in bytes). This allows, for example, deleting pages only of a certain size or below. [https://phabricator.wikimedia.org/T378488] * Non-administrators can now check which pages are able to be deleted using the [[{{#special:Nuke}}]] tool. Thanks to user MolecularPilot for this and the previous improvements. [https://phabricator.wikimedia.org/T376378] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:25}} community-submitted {{PLURAL:25|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed in the configuration for the AV1 video file format, which enables these files to play again. [https://phabricator.wikimedia.org/T382193] '''Updates for technical contributors''' * Parsoid Read Views is going to be rolling out to most Wiktionaries over the next few weeks, following the successful transition of Wikivoyage to Parsoid Read Views last year. For more information, see the [[mw:Special:MyLanguage/Parsoid/Parser Unification|Parsoid/Parser Unification]] project page. [https://phabricator.wikimedia.org/T385923][https://phabricator.wikimedia.org/T371640] * Developers of tools that run on-wiki should note that <code dir=ltr>mw.Uri</code> is deprecated. Tools requiring <code dir=ltr>mw.Uri</code> must explicitly declare <code dir=ltr>mediawiki.Uri</code> as a ResourceLoader dependency, and should migrate to the browser native <code dir=ltr>URL</code> API soon. [https://phabricator.wikimedia.org/T384515] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W08"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:16, 17 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28275610 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-09</span> == <div lang="en" dir="ltr"> <section begin="technews-2025-W09"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/09|Translations]] are available. '''Updates for editors''' * Administrators can now customize how the [[m:Special:MyLanguage/User language|Babel feature]] creates categories using [[{{#special:CommunityConfiguration/Babel}}]]. They can rename language categories, choose whether they should be auto-created, and adjust other settings. [https://phabricator.wikimedia.org/T374348] * The <bdi lang="en" dir="ltr">[https://www.wikimedia.org/ wikimedia.org]</bdi> portal has been updated – and is receiving some ongoing improvements – to modernize and improve the accessibility of our portal pages. It now has better support for mobile layouts, updated wording and links, and better language support. Additionally, all of the Wikimedia project portals, such as <bdi lang="en" dir="ltr">[https://wikibooks.org wikibooks.org]</bdi>, now support dark mode when a reader is using that system setting. [https://phabricator.wikimedia.org/T373204][https://phabricator.wikimedia.org/T368221][https://meta.wikimedia.org/wiki/Project_portals] * One new wiki has been created: a {{int:project-localized-name-group-wiktionary/en}} in [[d:Q33965|Santali]] ([[wikt:sat:|<code>wikt:sat:</code>]]) [https://phabricator.wikimedia.org/T386619] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that prevented clicking on search results in the web-interface for some Firefox for Android phone configurations. [https://phabricator.wikimedia.org/T381289] '''Meetings and events''' * The next Language Community Meeting is happening soon, February 28th at [https://zonestamp.toolforge.org/1740751200 14:00 UTC]. This week's meeting will cover: highlights and technical updates on keyboard and tools for the Sámi languages, Translatewiki.net contributions from the Bahasa Lampung community in Indonesia, and technical Q&A. If you'd like to join, simply [[mw:Wikimedia Language and Product Localization/Community meetings#28 February 2025|sign up on the wiki page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W09"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:41, 25 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28296129 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-10</span> == <div lang="en" dir="ltr"> <section begin="technews-2025-W10"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/10|Translations]] are available. '''Updates for editors''' * All logged-in editors using the mobile view can now edit a full page. The "{{int:Minerva-page-actions-editfull}}" link is accessible from the "{{int:minerva-page-actions-overflow}}" menu in the toolbar. This was previously only available to editors using the [[mw:Special:MyLanguage/Reading/Web/Advanced mobile contributions|Advanced mobile contributions]] setting. [https://phabricator.wikimedia.org/T387180] * Interface administrators can now help to remove the deprecated Cite CSS code matching "<code dir="ltr">mw-ref</code>" from their local <bdi lang="en" dir="ltr">[[MediaWiki:Common.css]]</bdi>. The list of wikis in need of cleanup, and the code to remove, [https://global-search.toolforge.org/?q=mw-ref%5B%5E-a-z%5D&regex=1&namespaces=8&title=.*css can be found with this global search] and in [https://ace.wikipedia.org/w/index.php?title=MediaWiki:Common.css&oldid=145662#L-139--L-144 this example], and you can learn more about how to help on the [[mw:Parsoid/Parser Unification/Cite CSS|CSS migration project page]]. The Cite footnote markers ("<code dir="ltr">[1]</code>") are now rendered by [[mw:Special:MyLanguage/Parsoid|Parsoid]], and the deprecated CSS is no longer needed. The CSS for backlinks ("<code dir="ltr">mw:referencedBy</code>") should remain in place for now. This cleanup is expected to cause no visible changes for readers. Please help to remove this code before March 20, after which the development team will do it for you. * When editors embed a file (e.g. <code><nowiki>[[File:MediaWiki.png]]</nowiki></code>) on a page that is protected with cascading protection, the software will no longer restrict edits to the file description page, only to new file uploads.[https://phabricator.wikimedia.org/T24521] In contrast, transcluding a file description page (e.g. <code><nowiki>{{:File:MediaWiki.png}}</nowiki></code>) will now restrict edits to the page.[https://phabricator.wikimedia.org/T62109] * When editors revert a file to an earlier version it will now require the same permissions as ordinarily uploading a new version of the file. The software now checks for 'reupload' or 'reupload-own' rights,[https://phabricator.wikimedia.org/T304474] and respects cascading protection.[https://phabricator.wikimedia.org/T140010] * When administrators are listing pages for deletion with the Nuke tool, they can now also list associated talk pages and redirects for deletion, alongside pages created by the target, rather than needing to manually delete these pages afterwards. [https://phabricator.wikimedia.org/T95797] * The [[m:Special:MyLanguage/Tech/News/2025/03|previously noted]] update to Single User Login, which will accommodate browser restrictions on cross-domain cookies by moving login and account creation to a central domain, will now roll out to all users during March and April. The team plans to enable it for all new account creation on [[wikitech:Deployments/Train#Tuesday|Group0]] wikis this week. See [[mw:Special:MyLanguage/MediaWiki Platform Team/SUL3#Deployment|the SUL3 project page]] for more details and an updated timeline. * Since last week there has been a bug that shows some interface icons as black squares until the page has fully loaded. It will be fixed this week. [https://phabricator.wikimedia.org/T387351] * One new wiki has been created: a {{int:project-localized-name-group-wikipedia/en}} in [[d:Q2044560|Sylheti]] ([[w:syl:|<code>w:syl:</code>]]) [https://phabricator.wikimedia.org/T386441] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed with loading images in very old versions of the Firefox browser on mobile. [https://phabricator.wikimedia.org/T386400] '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.19|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/10|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W10"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 02:30, 4 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28334563 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-11</span> == <div lang="en" dir="ltr"> <section begin="technews-2025-W11"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/11|Translations]] are available. '''Updates for editors''' * Editors who use password managers at multiple wikis may notice changes in the future. The way that our wikis provide information to password managers about reusing passwords across domains has recently been updated, so some password managers might now offer you login credentials that you saved for a different Wikimedia site. Some password managers already did this, and are now doing it for more Wikimedia domains. This is part of the [[mw:Special:MyLanguage/MediaWiki Platform Team/SUL3|SUL3 project]] which aims to improve how our unified login works, and to keep it compatible with ongoing changes to the web-browsers we use. [https://phabricator.wikimedia.org/T385520][https://phabricator.wikimedia.org/T384844] * The Wikipedia Apps Team is inviting interested users to help improve Wikipedia’s offline and limited internet use. After discussions in [[m:Afrika Baraza|Afrika Baraza]] and the last [[m:Special:MyLanguage/ESEAP Hub/Meetings|ESEAP call]], key challenges like search, editing, and offline access are being explored, with upcoming focus groups to dive deeper into these topics. All languages are welcome, and interpretation will be available. Want to share your thoughts? [[mw:Special:MyLanguage/Wikimedia Apps/Improving Wikipedia Mobile Apps for Offline & Limited Internet Use|Join the discussion]] or email <bdi lang="en" dir="ltr">aramadan@wikimedia.org</bdi>! * All wikis will be read-only for a few minutes on March 19. This is planned at [https://zonestamp.toolforge.org/1742392800 14:00 UTC]. More information will be published in Tech News and will also be posted on individual wikis in the coming weeks. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.20|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Growth/Newsletters/33|Growth newsletter]] is available. It includes: the launch of the Community Updates module, the most recent changes in Community Configuration, and the upcoming test of in-article suggestions for first-time editors. * An old API that was previously used in the Android Wikipedia app is being removed at the end of March. There are no current software uses, but users of the app with a version that is older than 6 months by the time of removal (2025-03-31), will no longer have access to the Suggested Edits feature, until they update their app. You can [[diffblog:2025/02/24/sunset-of-wikimedia-recommendation-api/|read more details about this change]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/11|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W11"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:09, 10 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28372257 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-12</span> == <div lang="en" dir="ltr"> <section begin="technews-2025-W12"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/12|Translations]] are available. '''Weekly highlight''' * Twice a year, around the equinoxes, the Wikimedia Foundation's Site Reliability Engineering (SRE) team performs [[m:Special:MyLanguage/Tech/Server switch|a datacenter server switchover]], redirecting all traffic from one primary server to its backup. This provides reliability in case of a crisis, as we can always fall back on the other datacenter. [http://listen.hatnote.com/ Thanks to the Listen to Wikipedia] tool, you can hear the switchover take place: Before it begins, you'll hear the steady stream of edits; Then, as the system enters a brief read-only phase, the sound stops for a couple of minutes, before resuming after the switchover. You can [[diffblog:2025/03/12/hear-that-the-wikis-go-silent-twice-a-year/|read more about the background and details of this process on the Diff blog]]. If you want to keep an ear out for the next server switchover, listen to the wikis on [https://zonestamp.toolforge.org/1742392800 March 19 at 14:00 UTC]. '''Updates for editors''' * The [https://test.wikipedia.org/w/index.php?title=Special:ContentTranslation&filter-type=automatic&filter-id=previous-edits&active-list=suggestions&from=en&to=es improved Content Translation tool dashboard] is now available in [[phab:T387820|10 Wikipedias]] and will be available for all Wikipedias [[phab:T387821|soon]]. With [[mw:Special:MyLanguage/Content translation#Improved translation experience|the unified dashboard]], desktop users can now: Translate new sections of an article; Discover and access topic-based [https://ig.m.wikipedia.org/w/index.php?title=Special:ContentTranslation&active-list=suggestions&from=en&to=ig&filter-type=automatic&filter-id=previous-edits article suggestion filters] (initially available only for mobile device users); Discover and access the [[mw:Special:MyLanguage/Translation suggestions: Topic-based & Community-defined lists|Community-defined lists]] filter, also known as "Collections", from wiki-projects and campaigns. * On Wikimedia Commons, a [[c:Commons:WMF support for Commons/Upload Wizard Improvements#Improve category selection|new system to select the appropriate file categories]] has been introduced: if a category has one or more subcategories, users will be able to click on an arrow that will open the subcategories directly within the form, and choose the correct one. The parent category name will always be shown on top, and it will always be possible to come back to it. This should decrease the amount of work for volunteers in fixing/creating new categories. The change is also available on mobile. These changes are part of planned improvements to the UploadWizard. * The Community Tech team is seeking wikis to join a pilot for the [[m:Special:MyLanguage/Community Wishlist Survey 2023/Multiblocks|Multiblocks]] feature and a refreshed Special:Block page in late March. Multiblocks enables administrators to impose multiple different types of blocks on the same user at the same time. If you are an admin or steward and would like us to discuss joining the pilot with your community, please leave a message on the [[m:Talk:Community Wishlist Survey 2023/Multiblocks|project talk page]]. * Starting March 25, the Editing team will test a new feature for Edit Check at [[phab:T384372|12 Wikipedias]]: [[mw:Special:MyLanguage/Help:Edit check#Multi-check|Multi-Check]]. Half of the newcomers on these wikis will see all [[mw:Special:MyLanguage/Help:Edit check#ref|Reference Checks]] during their edit session, while the other half will continue seeing only one. The goal of this test is to see if users are confused or discouraged when shown multiple Reference Checks (when relevant) within a single editing session. At these wikis, the tags used on edits that show References Check will be simplified, as multiple tags could be shown within a single edit. Changes to the tags are documented [[phab:T373949|on Phabricator]]. [https://phabricator.wikimedia.org/T379131] * The [[m:Special:MyLanguage/Global reminder bot|Global reminder bot]], which is a service for notifying users that their temporary user-rights are about to expire, now supports using the localized name of the user-rights group in the message heading. Translators can see the [[m:Global reminder bot/Translation|listing of existing translations and documentation]] to check if their language needs updating or creation. * The [[Special:GlobalPreferences|GlobalPreferences]] gender setting, which is used for how the software should refer to you in interface messages, now works as expected by overriding the local defaults. [https://phabricator.wikimedia.org/T386584] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:26}} community-submitted {{PLURAL:26|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the Wikipedia App for Android had a bug fixed for when a user is browsing and searching in multiple languages. [https://phabricator.wikimedia.org/T379777] '''Updates for technical contributors''' * Later this week, the way that Codex styles are loaded will be changing. There is a small risk that this may result in unstyled interface message boxes on certain pages. User generated content (e.g. templates) is not impacted. Gadgets may be impacted. If you see any issues [[phab:T388847|please report them]]. See the linked task for details, screenshots, and documentation on how to fix any affected gadgets. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.21|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/12|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W12"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:47, 17 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28412594 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-13</span> == <div lang="en" dir="ltr"> <section begin="technews-2025-W13"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/13|Translations]] are available. '''Weekly highlight''' * The Wikimedia Foundation is seeking your feedback on the [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Product & Technology OKRs|drafts of the objectives and key results that will shape the Foundation's Product and Technology priorities]] for the next fiscal year (starting in July). The objectives are broad high-level areas, and the key-results are measurable ways to track the success of their objectives. Please share your feedback on the talkpage, in any language, ideally before the end of April. '''Updates for editors''' * The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] will be released to multiple wikis (see [[m:Special:MyLanguage/CampaignEvents/Deployment status#Global Deployment Plan|deployment plan]] for details) in April 2025, and the team has begun the process of engaging communities on the identified wikis. The extension provides tools to organize, manage, and promote collaborative activities (like events, edit-a-thons, and WikiProjects) on the wikis. The extension has three tools: [[m:Special:MyLanguage/Event Center/Registration|Event Registration]], [[m:Special:MyLanguage/CampaignEvents/Collaboration list|Collaboration List]], and [[m:Special:MyLanguage/Campaigns/Foundation Product Team/Invitation list|Invitation Lists]]. It is currently on 13 Wikipedias, including English Wikipedia, French Wikipedia, and Spanish Wikipedia, as well as Wikidata. Questions or requests can be directed to the [[mw:Help talk:Extension:CampaignEvents|extension talk page]] or in Phabricator (with <bdi lang="en" dir="ltr" style="white-space: nowrap;">#campaigns-product-team</bdi> tag). * Starting the week of March 31st, wikis will be able to set which user groups can view private registrants in [[m:Special:MyLanguage/Event Center/Registration|Event Registration]], as part of the [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents]] extension. By default, event organizers and the local wiki admins will be able to see private registrants. This is a change from the current behavior, in which only event organizers can see private registrants. Wikis can change the default setup by [[m:Special:MyLanguage/Requesting wiki configuration changes|requesting a configuration change]] in Phabricator (and adding the <bdi lang="en" dir="ltr" style="white-space: nowrap;">#campaigns-product-team</bdi> tag). Participants of past events can cancel their registration at any time. * Administrators at wikis that have a customized <bdi lang="en" dir="ltr">[[MediaWiki:Sidebar]]</bdi> should check that it contains an entry for the {{int:specialpages}} listing. If it does not, they should add it using <code dir=ltr style="white-space: nowrap;">* specialpages-url|specialpages</code>. Wikis with a default sidebar will see the link moved from the page toolbox into the sidebar menu in April. [https://phabricator.wikimedia.org/T388927] * The Minerva skin (mobile web) combines both Notice and Alert notifications within the bell icon ([[File:OOjs UI icon bell.svg|16px|link=|class=skin-invert]]). There was a long-standing bug where an indication for new notifications was only shown if you had unseen Alerts. This bug is now fixed. In the future, Minerva users will notice a counter atop the bell icon when you have 1 or more unseen Notices and/or Alerts. [https://phabricator.wikimedia.org/T344029] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * VisualEditor has introduced a [[mw:VisualEditor/Hooks|new client-side hook]] for developers to use when integrating with the VisualEditor target lifecycle. This hook should replace the existing lifecycle-related hooks, and be more consistent between different platforms. In addition, the new hook will apply to uses of VisualEditor outside of just full article editing, allowing gadgets to interact with the editor in DiscussionTools as well. The Editing Team intends to deprecate and eventually remove the old lifecycle hooks, so any use cases that this new hook does not cover would be of interest to them and can be [[phab:T355555|shared in the task]]. * Developers who use the <code dir=ltr>mw.Api</code> JavaScript library, can now identify the tool using it with the <code dir=ltr>userAgent</code> parameter: <code dir=ltr>var api = new mw.Api( { userAgent: 'GadgetNameHere/1.0.1' } );</code>. If you maintain a gadget or user script, please set a user agent, because it helps with library and server maintenance and with differentiating between legitimate and illegitimate traffic. [https://phabricator.wikimedia.org/T373874][https://foundation.wikimedia.org/wiki/Policy:Wikimedia_Foundation_User-Agent_Policy] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.22|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W13"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:41, 24 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28443127 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-14</span> == <div lang="en" dir="ltr"> <section begin="technews-2025-W14"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/14|Translations]] are available. '''Updates for editors''' * The Editing team is working on a new [[mw:Special:MyLanguage/Edit Check|Edit check]]: [[mw:Special:MyLanguage/Edit check#26 March 2025|Peacock check]]. This check's goal is to identify non-neutral terms while a user is editing a wikipage, so that they can be informed that their edit should perhaps be changed before they publish it. This project is at the early stages, and the team is looking for communities' input: [[phab:T389445|in this Phabricator task]], they are gathering on-wiki policies, templates used to tag non-neutral articles, and the terms (jargon and keywords) used in edit summaries for the languages they are currently researching. You can participate by editing the table on Phabricator, commenting on the task, or directly messaging [[m:user:Trizek (WMF)|Trizek (WMF)]]. * [[mw:Special:MyLanguage/MediaWiki Platform Team/SUL3|Single User Login]] has now been updated on all wikis to move login and account creation to a central domain. This makes user login compatible with browser restrictions on cross-domain cookies, which have prevented users of some browsers from staying logged in. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:35}} community-submitted {{PLURAL:35|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Starting on March 31st, the MediaWiki Interfaces team will begin a limited release of generated OpenAPI specs and a SwaggerUI-based sandbox experience for [[mw:Special:MyLanguage/API:REST API|MediaWiki REST APIs]]. They invite developers from a limited group of non-English Wikipedia communities (Arabic, German, French, Hebrew, Interlingua, Dutch, Chinese) to review the documentation and experiment with the sandbox in their preferred language. In addition to these specific Wikipedia projects, the sandbox and OpenAPI spec will be available on the [[testwiki:Special:RestSandbox|on the test wiki REST Sandbox special page]] for developers with English as their preferred language. During the preview period, the MediaWiki Interfaces Team also invites developers to [[mw:MediaWiki Interfaces Team/Feature Feedback/REST Sandbox|share feedback about your experience]]. The preview will last for approximately 2 weeks, after which the sandbox and OpenAPI specs will be made available across all wiki projects. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.23|MediaWiki]] '''In depth''' * Sometimes a small, [[gerrit:c/operations/cookbooks/+/1129184|one line code change]] can have great significance: in this case, it means that for the first time in years we're able to run all of the stack serving <bdi lang="en" dir="ltr">[http://maps.wikimedia.org/ maps.wikimedia.org]</bdi> - a host dedicated to serving our wikis and their multi-lingual maps needs - from a single core datacenter, something we test every time we perform a [[m:Special:MyLanguage/Tech/Server switch|datacenter switchover]]. This is important because it means that in case one of our datacenters is affected by a catastrophe, we'll still be able to serve the site. This change is the result of [[phab:T216826|extensive work]] by two developers on porting the last component of the maps stack over to [[w:en:Kubernetes|kubernetes]], where we can allocate resources more efficiently than before, thus we're able to withstand more traffic in a single datacenter. This work involved a lot of complicated steps because this software, and the software libraries it uses, required many long overdue upgrades. This type of work makes the Wikimedia infrastructure more sustainable. '''Meetings and events''' * [[mw:Special:MyLanguage/MediaWiki Users and Developers Workshop Spring 2025|MediaWiki Users and Developers Workshop Spring 2025]] is happening in Sandusky, USA, and online, from 14–16 May 2025. The workshop will feature discussions around the usage of MediaWiki software by and within companies in different industries and will inspire and onboard new users. Registration and presentation signup is now available at the workshop's website. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W14"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:04, 1 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28473566 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == ലുവ പിഴവ് == വിവർത്തനം ചെയ്യുമ്പോൾ താഴെ കാണുന്ന ലുവ എറർ നിരന്തരമായി വരുന്നു. ലുവ പിഴവ് ഘടകം:Footnotes/anchor_id_list-ൽ 841 വരിയിൽ : Template list not yet created. [[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 06:23, 4 ഏപ്രിൽ 2025 (UTC) : എൻ്റെ അറിവിൽ വിവർത്തന താളുകൾ ഡ്രാഫ്റ്റിലെങ്കിലും എത്തിയ ശേഷം നോക്കുന്നതാവും നല്ലതെന്ന് തോനുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:24, 4 ഏപ്രിൽ 2025 (UTC) == <span lang="en" dir="ltr">Tech News: 2025-15</span> == <div lang="en" dir="ltr"> <section begin="technews-2025-W15"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/15|Translations]] are available. '''Updates for editors''' * From now on, [[m:Special:MyLanguage/Interface administrators|interface admins]] and [[m:Special:MyLanguage/Central notice administrators|centralnotice admins]] are technically required to enable [[m:Special:MyLanguage/Help:Two-factor authentication|two-factor authentication]] before they can use their privileges. In the future this might be expanded to more groups with advanced user-rights. [https://phabricator.wikimedia.org/T150898] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The Design System Team is preparing to release the next major version of Codex (v2.0.0) on April 29. Editors and developers who use CSS from Codex should see the [[mw:Codex/Release Timeline/2.0|2.0 overview documentation]], which includes guidance related to a few of the breaking changes such as <code dir=ltr style="white-space: nowrap;">font-size</code>, <code dir=ltr style="white-space: nowrap;">line-height</code>, and <code dir=ltr style="white-space: nowrap;">size-icon</code>. * The results of the [[mw:Developer Satisfaction Survey/2025|Developer Satisfaction Survey (2025)]]  are now available. Thank you to all participants. These results help the Foundation decide what to work on next and to review what they recently worked on. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.24|MediaWiki]] '''Meetings and events''' * The [[mw:Special:MyLanguage/Wikimedia Hackathon 2025|2025 Wikimedia Hackathon]] will take place in Istanbul, Turkey, between 2–4 May. Registration for attending the in-person event will close on 13 April. Before registering, please note the potential need for a [https://www.mfa.gov.tr/turkish-representations.en.mfa visa] or [https://www.mfa.gov.tr/visa-information-for-foreigners.en.mfa e-visa] to enter the country. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/15|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W15"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:51, 7 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28507470 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-16</span> == <div lang="en" dir="ltr"> <section begin="technews-2025-W16"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/16|Translations]] are available. '''Weekly highlight''' * Later this week, the default thumbnail size will be increased from 220px to 250px. This changes how pages are shown in all wikis and has been requested by some communities for many years, but wasn't previously possible due to technical limitations. [https://phabricator.wikimedia.org/T355914] * File thumbnails are now stored in discrete sizes. If a page specifies a thumbnail size that's not among the standard sizes (20, 40, 60, 120, 250, 330, 500, 960), then MediaWiki will pick the closest larger thumbnail size but will tell the browser to downscale it to the requested size. In these cases, nothing will change visually but users might load slightly larger images. If it doesn't matter which thumbnail size is used in a page, please pick one of the standard sizes to avoid the extra in-browser down-scaling step. [https://www.mediawiki.org/wiki/Special:MyLanguage/Help:Images#Thumbnail_sizes][https://phabricator.wikimedia.org/T355914] '''Updates for editors''' * The Wikimedia Foundation are working on a system called [[m:Edge Uniques|Edge Uniques]] which will enable [[:w:en:A/B testing|A/B testing]], help protect against [[:w:en:Denial-of-service attack|Distributed denial-of-service attacks]] (DDoS attacks), and make it easier to understand how many visitors the Wikimedia sites have. This is so that they can more efficiently build tools which help readers, and make it easier for readers to find what they are looking for. * To improve security for users, a small percentage of logins will now require that the account owner input a one-time password [[mw:Special:MyLanguage/Help:Extension:EmailAuth|emailed to their account]]. It is recommended that you [[Special:Preferences#mw-prefsection-personal-email|check]] that the email address on your account is set correctly, and that it has been confirmed, and that you have an email set for this purpose. [https://phabricator.wikimedia.org/T390662] * "Are you interested in taking a short survey to improve tools used for reviewing or reverting edits on your Wiki?" This question will be [[phab:T389401|asked at 7 wikis starting next week]], on Recent Changes and Watchlist pages. The [[mw:Special:MyLanguage/Moderator Tools|Moderator Tools team]] wants to know more about activities that involve looking at new edits made to your Wikimedia project, and determining whether they adhere to your project's policies. * On April 15, the full Wikidata graph will no longer be supported on <bdi lang="zxx" dir="ltr">[https://query.wikidata.org/ query.wikidata.org]</bdi>. After this date, scholarly articles will be available through <bdi lang="zxx" dir="ltr" style="white-space:nowrap;">[https://query-scholarly.wikidata.org/ query-scholarly.wikidata.org]</bdi>, while the rest of the data hosted on Wikidata will be available through the <bdi lang="zxx" dir="ltr">[https://query.wikidata.org/ query.wikidata.org]</bdi> endpoint. This is part of the scheduled split of the Wikidata Graph, which was [[d:Special:MyLanguage/Wikidata:SPARQL query service/WDQS backend update/September 2024 scaling update|announced in September 2024]]. More information is [[d:Wikidata:SPARQL query service/WDQS graph split|available on Wikidata]]. * The latest quarterly [[m:Special:MyLanguage/Wikimedia Apps/Newsletter/First quarter of 2025|Wikimedia Apps Newsletter]] is now available. It covers updates, experiments, and improvements made to the Wikipedia mobile apps. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The latest quarterly [[mw:Technical Community Newsletter/2025/April|Technical Community Newsletter]] is now available. This edition includes: an invitation for tool maintainers to attend the Toolforge UI Community Feedback Session on April 15th; recent community metrics; and recent technical blog posts. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.25|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W16"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:23, 15 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28540654 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-17</span> == <div lang="en" dir="ltr"> <section begin="technews-2025-W17"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/17|Translations]] are available. '''Updates for editors''' * [[f:Special:MyLanguage/Wikifunctions:Main Page|Wikifunctions]] is now integrated with [[w:dag:Solɔɣu|Dagbani Wikipedia]] since April 15. It is the first project that will be able to call [[f:Special:MyLanguage/Wikifunctions:Introduction|functions from Wikifunctions]] and integrate them in articles. A function is something that takes one or more inputs and transforms them into a desired output, such as adding up two numbers, converting miles into metres, calculating how much time has passed since an event, or declining a word into a case. Wikifunctions will allow users to do that through a simple call of [[f:Special:MyLanguage/Wikifunctions:Catalogue|a stable and global function]], rather than via a local template. [https://www.wikifunctions.org/wiki/Special:MyLanguage/Wikifunctions:Status_updates/2025-04-16] * A new type of lint error has been created: [[Special:LintErrors/empty-heading|{{int:linter-category-empty-heading}}]] ([[mw:Special:MyLanguage/Help:Lint errors/empty-heading|documentation]]). The [[mw:Special:MyLanguage/Help:Extension:Linter|Linter extension]]'s purpose is to identify wikitext patterns that must or can be fixed in pages and provide some guidance about what the problems are with those patterns and how to fix them. [https://phabricator.wikimedia.org/T368722] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:37}} community-submitted {{PLURAL:37|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Following its publication on HuggingFace, the "Structured Contents" dataset, developed by Wikimedia Enterprise, is [https://enterprise.wikimedia.com/blog/kaggle-dataset/ now also available on Kaggle]. This Beta initiative is focused on making Wikimedia data more machine-readable for high-volume reusers. They are releasing this beta version in a location that open dataset communities already use, in order to seek feedback, to help improve the product for a future wider release. You can read more about the overall [https://enterprise.wikimedia.com/blog/structured-contents-snapshot-api/#open-datasets Structured Contents project], and about the [https://enterprise.wikimedia.com/blog/structured-contents-wikipedia-infobox/ first release that's freely usable]. * There is no new MediaWiki version this week. '''Meetings and events''' * The Editing and Machine Learning Teams invite interested volunteers to a video meeting to discuss [[mw:Special:MyLanguage/Edit check/Peacock check|Peacock check]], which is the latest [[mw:Special:MyLanguage/Edit check|Edit check]] that will detect "peacock" or "overly-promotional" or "non-neutral" language whilst an editor is typing. Editors who work with newcomers, or help to fix this kind of writing, or are interested in how we use artificial intelligence in our projects are encouraged to attend. The [[mw:Special:MyLanguage/Editing team/Community Conversations#Next Conversation|meeting will be on April 28, 2025]] at [https://zonestamp.toolforge.org/1745863200 18:00–19:00 UTC] and hosted on Zoom. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W17"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:59, 21 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28578245 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == Sub-referencing: User testing == <div lang="en" dir="ltr"> [[File:Sub-referencing reuse visual.png|400px|right]] <small>''Apologies for writing in English, please help us by providing a translation below''</small> Hi I’m Johannes from [[:m:Wikimedia Deutschland|Wikimedia Deutschland]]'s [[:m:WMDE Technical Wishes|Technical Wishes team]]. We are making great strides with the new [[:m:WMDE Technical Wishes/Sub-referencing|sub-referencing feature]] and we’d love to invite you to take part in two activities to help us move this work further: #'''Try it out and share your feedback''' #:[[:m:WMDE Technical Wishes/Sub-referencing# Test the prototype|Please try]] the updated ''wikitext'' feature [https://en.wikipedia.beta.wmflabs.org/wiki/Sub-referencing on the beta wiki] and let us know what you think, either [[:m:Talk:WMDE Technical Wishes/Sub-referencing|on our talk page]] or by [https://greatquestion.co/wikimediadeutschland/talktotechwish booking a call] with our UX researcher. #'''Get a sneak peak and help shape the ''Visual Editor'' user designs''' #:Help us test the new design prototypes by participating in user sessions – [https://greatquestion.co/wikimediadeutschland/gxk0taud/apply sign up here to receive an invite]. We're especially hoping to speak with people from underrepresented and diverse groups. If that's you, please consider signing up! No prior or extensive editing experience is required. User sessions will start ''May 14th''. We plan to bring this feature to Wikimedia wikis later this year. We’ll reach out to wikis for piloting in time for deployments. Creators and maintainers of reference-related tools and templates will be contacted beforehand as well. Thank you very much for your support and encouragement so far in helping bring this feature to life! </div> <bdi lang="en" dir="ltr">[[User:Johannes Richter (WMDE)|Johannes Richter (WMDE)]] ([[User talk:Johannes Richter (WMDE)|talk]])</bdi> 15:03, 28 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Johannes_Richter_(WMDE)/Sub-referencing/massmessage_list&oldid=28628657 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johannes Richter (WMDE)@metawiki അയച്ച സന്ദേശം --> == ഘടകങ്ങളിൽ തർജ്ജമ നഷ്ട്ടപെടുന്നതിനെ കുറിച്ച് == ഇക്കഴിഞ്ഞ വിക്കിമീഡിയൻസ് ഓഫ് കേരള പ്രതിമാസ ചർച്ചയിൽ ഒരു പ്രശ്നം ഉന്നയിക്കുകയുണ്ടായി. ഘടകങ്ങൾ മറ്റു ഭാഷകളിൽ നിന്ന് ഇമ്പോർട്ട് ചെയ്യുമ്പോൾ തർജ്ജമകൾ നഷ്ടപ്പെടുന്നു എന്നത്. ഇതിനൊരു ചെറിയ പരിഹാരം ഉദിച്ചിട്ടുണ്ട്. ആദ്യമായി താഴെ പറയുന്ന താളുകൾ ഒന്ന് സന്ദർശിക്കുക: *[[ഘടകം:Age]] (നിലവിലുള്ള ഘടകം) *[[ഘടകം:Sandbox/Adithyak1997/Age]] (പരീക്ഷണ ഘടകം) *[[ഘടകം:Sandbox/Adithyak1997/CommonData]] (പരീക്ഷണ ഘടകം) *[[ഫലകം:Birth date and age]] (നിലവിലുള്ള ഘടകം) *[[ഫലകം:Adithyak1997/Birth date and age]] (പരീക്ഷണ ഘടകം) *[[ഉപയോക്താവ്:Adithyak1997/InfoboxExample]] (പരീക്ഷണ ഘടകം) ചെയ്യാൻ ഉദ്ദേശിച്ചത്: Age എന്ന ഘടകത്തിന്റെ തുടക്ക ഭാഗങ്ങളിലെല്ലാം തർജ്ജമ ചെയ്തതോ ചെയ്യേണ്ടതോ ആയിട്ടുള്ള സന്ദേശങ്ങളാണ്. ഞാൻ ഇപ്പൊ ഇത് നേരിട്ട് അവിടെ തന്നെ തർജ്ജമ ചെയ്‌താൽ മറ്റാരെങ്കിലും മറ്റ്‌ ഭാഷയിൽ നിന്ന് ഈ ഘടകം ഇമ്പോർട്ട് ചെയ്‌താൽ തർജ്ജമ നഷ്ടമാവും. ഇതിനുള്ള പരിഹാരം - മറ്റൊരു ഘടകത്തിൽ ഈ സന്ദേശങ്ങൾ നൽകിയ ശേഷം പ്രധാന ഘടകത്തിൽ ആ സന്ദേശങ്ങൾ വിളിക്കുക എന്നതാണ്. ഇവിടെ Sandbox/Adithyak1997/CommonData എന്ന ഘടകത്തിൽ നൽകിയിരിക്കുന്നത് ചരങ്ങളും അവയുടെ തർജ്ജമയും മാത്രമാണ്. പ്രോഗ്രാമിങ് ഭാഷയിൽ പറഞ്ഞാൽ ഒരു ഡാറ്റാബേസ് ആയി ഇതിനെ (Sandbox/Adithyak1997/CommonData) കാണുക. ഈ ഡാറ്റാബേസിനെ വിളിക്കുകയാണ് പിന്നീട് ഘടകം:Sandbox/Adithyak1997/Age ഇൽ ചെയ്തിരിക്കുന്നത്. ഈ ഘടകം (ഘടകം:Sandbox/Adithyak1997/Age) ഉപയോഗിക്കുന്ന ഫലകം ആണ് ഫലകം:Adithyak1997/Birth date and age എന്നത്. ഒടുവിൽ ഉപയോക്താവ്:Adithyak1997/InfoboxExample എന്ന ഇൻഫോബോക്സിൽ തെറ്റായി ജനനതീയതി കൊടുത്തപ്പോൾ commondata യിൽ കൊടുത്ത വാല്യൂ കാണിക്കുന്നുണ്ട്. ഇതിന്റെ പ്രശ്നങ്ങൾ എന്റെ മനസ്സിൽ വന്നത്: *വിക്കിഡേറ്റ ഇൻബോക്സ് എന്ന സങ്കല്പം വരുമ്പോൾ ഇത് override ആവുമോ എന്നൊരു സംശയമുണ്ട്. *മലയാളം വിക്കിയിൽ ഇത് പ്രാവർത്തികമാക്കിയാലും ഉടനെ ഇതിന് പ്രയോജനമുണ്ടാവില്ല.പ്രയോജനമുണ്ടാവണമെങ്കിൽ ഏത് വിക്കിയിൽ നിന്നാണോ ഇമ്പോർട്ട് ചെയ്യുന്നത് അവിടെ ഇത് പ്രാവർത്തികമാക്കണം. വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:33, 28 ഏപ്രിൽ 2025 (UTC) == <span lang="en" dir="ltr">Tech News: 2025-18</span> == <div lang="en" dir="ltr"> <section begin="technews-2025-W18"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/18|Translations]] are available. '''Updates for editors''' * Event organizers who host collaborative activities on [[m:Special:MyLanguage/CampaignEvents/Deployment status#Global Deployment Plan|multiple wikis]], including Bengali, Japanese, and Korean Wikipedias, will have access to the [[mw:Special:MyLanguage/Extension:CampaignEvents|CampaignEvents extension]] this week. Also, admins in the Wikipedia where the extension is enabled will automatically be granted the event organizer right soon. They won't have to manually grant themselves the right before they can manage events as [[phab:T386861|requested by a community]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:19}} community-submitted {{PLURAL:19|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The release of the next major version of [[mw:Special:MyLanguage/Codex|Codex]], the design system for Wikimedia, is scheduled for 29 April 2025. Technical editors will have access to the release by the week of 5 May 2025. This update will include a number of [[mw:Special:MyLanguage/Codex/Release_Timeline/2.0#Breaking_changes|breaking changes]] and minor [[mw:Special:MyLanguage/Codex/Release_Timeline/2.0#Visual_changes|visual changes]]. Instructions on handling the breaking and visual changes are documented on [[mw:Special:MyLanguage/Codex/Release Timeline/2.0#|this page]]. Pre-release testing is reported in [[phab:T386298|T386298]], with post-release issues tracked in [[phab:T392379|T392379]] and [[phab:T392390|T392390]]. * Users of [[wikitech:Special:MyLanguage/Help:Wiki_Replicas|Wiki Replicas]] will notice that the database views of <code dir="ltr">ipblocks</code>, <code dir="ltr">ipblocks_ipindex</code>, and <code dir="ltr">ipblocks_compat</code> are [[phab:T390767|now deprecated]]. Users can query the <code dir="ltr">[[mw:Special:MyLanguage/Manual:Block_table|block]]</code> and <code dir="ltr">[[mw:Special:MyLanguage/Manual:Block_target_table|block_target]]</code> new views that mirror the new tables in the production database instead. The deprecated views will be removed entirely from Wiki Replicas in June, 2025. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.27|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/April|Language and Internationalization Newsletter]] is now available. This edition includes an overview of the improved [https://test.wikipedia.org/w/index.php?title=Special:ContentTranslation&campaign=contributionsmenu&to=es&filter-type=automatic&filter-id=previous-edits&active-list=suggestions&from=en#/ Content Translation Dashboard Tool], [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/April#Language Support for New and Existing Languages|support for new languages]], [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/April#Wiki Loves Ramadan Articles Made In Content Translation Mobile Workflow|highlights from the Wiki Loves Ramadan campaign]], [[m:Special:MyLanguage/Research:Languages Onboarding Experiment 2024 - Executive Summary|results from the Language Onboarding Experiment]], an analysis of topic diversity in articles, and information on upcoming community meetings and events. '''Meetings and events''' * The [[Special:MyLanguage/Grants:Knowledge_Sharing/Connect/Calendar|Let's Connect Learning Clinic]] will take place on [https://zonestamp.toolforge.org/1745937000 April 29 at 14:30 UTC]. This edition will focus on "Understanding and Navigating Conflict in Wikimedia Projects". You can [[m:Special:MyLanguage/Event:Learning Clinic %E2%80%93 Understanding and Navigating Conflict in Wikimedia Projects (Part_1)|register now]] to attend. * The [[mw:Special:MyLanguage/Wikimedia Hackathon 2025|2025 Wikimedia Hackathon]], which brings the global technical community together to connect, brainstorm, and hack existing projects, will take place from May 2 to 4th, 2025, at Istanbul, Turkey. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W18"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:30, 28 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28585685 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-19</span> == <div lang="en" dir="ltr"> <section begin="technews-2025-W19"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/19|Translations]] are available. '''Weekly highlight''' * The Wikimedia Foundation has shared the latest draft update to their [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026|annual plan]] for next year (July 2025–June 2026). This includes an [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026|executive summary]] (also on [[diffblog:2025/04/25/sharing-the-wikimedia-foundations-2025-2026-draft-annual-plan/|Diff]]), details about the three main [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Goals|goals]] ([[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Product & Technology OKRs|Infrastructure]], [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Goals/Volunteer Support|Volunteer Support]], and [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Goals/Effectiveness|Effectiveness]]), [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Global Trends|global trends]], and the [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Budget Overview|budget]] and [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Financial Model|financial model]]. Feedback and questions are welcome on the [[m:Talk:Wikimedia Foundation Annual Plan/2025-2026|talk page]] until the end of May. '''Updates for editors''' * For wikis that have the [[m:Special:MyLanguage/CampaignEvents/Deployment status|CampaignEvents extension enabled]], two new feature improvements have been released: ** Admins can now choose which namespaces are permitted for [[m:Special:MyLanguage/Event Center/Registration|Event Registration]] via [[mw:Special:MyLanguage/Community Configuration|Community Configuration]] ([[mw:Special:MyLanguage/Help:Extension:CampaignEvents/Registration/Permitted namespaces|documentation]]). The default setup is for event registration to be permitted in the Event namespace, but other namespaces (such as the project namespace or WikiProject namespace) can now be added. With this change, communities like WikiProjects can now more easily use Event Registration for their collaborative activities. ** Editors can now [[mw:Special:MyLanguage/Transclusion|transclude]] the Collaboration List on a wiki page ([[mw:Special:MyLanguage/Help:Extension:CampaignEvents/Collaboration list/Transclusion|documentation]]). The Collaboration List is an automated list of events and WikiProjects on the wikis, accessed via {{#special:AllEvents}} ([[w:en:Special:AllEvents|example]]). Now, the Collaboration List can be added to all sorts of wiki pages, such as: a wiki mainpage, a WikiProject page, an affiliate page, an event page, or even a user page. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Developers who use the <code dir=ltr>moment</code> library in gadgets and user scripts should revise their code to use alternatives like the <code dir=ltr>Intl</code> library or the new <code dir=ltr>mediawiki.DateFormatter</code> library. The <code dir=ltr>moment</code> library has been deprecated and will begin to log messages in the developer console. You can see a global search for current uses, and [[phab:T392532|ask related questions in this Phabricator task]]. * Developers who maintain a tool that queries the Wikidata term store tables (<code dir=ltr style="white-space: nowrap;">wbt_*</code>) need to update their code to connect to a separate database cluster. These tables are being split into a separate database cluster. Tools that query those tables via the wiki replicas must be adapted to connect to the new cluster instead. [[wikitech:News/2025 Wikidata term store database split|Documentation and related links are available]]. [https://phabricator.wikimedia.org/T390954] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.28|MediaWiki]] '''In depth''' * The latest [[mw:Special:MyLanguage/Extension:Chart/Project/Updates|Chart Project newsletter]] is available. It includes updates on preparing to expand the deployment to additional wikis as soon as this week (starting May 6) and scaling up over the following weeks, plus exploring filtering and transforming source data. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W19"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:13, 6 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28665011 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == We will be enabling the new Charts extension on your wiki soon! == ''(Apologies for posting in English)'' Hi all! We have good news to share regarding the ongoing problem with graphs and charts affecting all wikis that use them. As you probably know, the [[:mw:Special:MyLanguage/Extension:Graph|old Graph extension]] was disabled in 2023 [[listarchive:list/wikitech-l@lists.wikimedia.org/thread/EWL4AGBEZEDMNNFTM4FRD4MHOU3CVESO/|due to security reasons]]. We’ve worked in these two years to find a solution that could replace the old extension, and provide a safer and better solution to users who wanted to showcase graphs and charts in their articles. We therefore developed the [[:mw:Special:MyLanguage/Extension:Chart|Charts extension]], which will be replacing the old Graph extension and potentially also the [[:mw:Extension:EasyTimeline|EasyTimeline extension]]. After successfully deploying the extension on Italian, Swedish, and Hebrew Wikipedia, as well as on MediaWiki.org, as part of a pilot phase, we are now happy to announce that we are moving forward with the next phase of deployment, which will also include your wiki. The deployment will happen in batches, and will start from '''May 6'''. Please, consult [[:mw:Special:MyLanguage/Extension:Chart/Project#Deployment Timeline|our page on MediaWiki.org]] to discover when the new Charts extension will be deployed on your wiki. You can also [[:mw:Special:MyLanguage/Extension:Chart|consult the documentation]] about the extension on MediaWiki.org. If you have questions, need clarifications, or just want to express your opinion about it, please refer to the [[:mw:Special:MyLanguage/Extension_talk:Chart/Project|project’s talk page on Mediawiki.org]], or ping me directly under this thread. If you encounter issues using Charts once it gets enabled on your wiki, please report it on the [[:mw:Extension_talk:Chart/Project|talk page]] or at [[phab:tag/charts|Phabricator]]. Thank you in advance! -- [[User:Sannita (WMF)|User:Sannita (WMF)]] ([[User talk:Sannita (WMF)|talk]]) 15:07, 6 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Sannita_(WMF)/Mass_sending_test&oldid=28663781 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Sannita (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-20</span> == <div lang="en" dir="ltr"> <section begin="technews-2025-W20"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/20|Translations]] are available. '''Weekly highlight''' * The [[m:Special:MyLanguage/Wikimedia URL Shortener|"Get shortened URL"]] link on the sidebar now includes a [[phab:T393309|QR code]]. Wikimedia site users can now use it by scanning or downloading it to quickly share and access shared content from Wikimedia sites, conveniently. '''Updates for editors''' * The Wikimedia Foundation is working on a system called [[m:Edge Uniques|Edge Uniques]], which will enable [[w:en:A/B testing|A/B testing]], help protect against [[w:en:Denial-of-service attack|distributed denial-of-service attacks]] (DDoS attacks), and make it easier to understand how many visitors the Wikimedia sites have. This is to help more efficiently build tools which help readers, and make it easier for readers to find what they are looking for. Tech News has [[m:Special:MyLanguage/Tech/News/2025/16|previously written about this]]. The deployment will be gradual. Some might see the Edge Uniques cookie the week of 19 May. You can discuss this on the [[m:Talk:Edge Uniques|talk page]]. * Starting May 19, 2025, Event organisers in wikis with the [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] enabled can use [[m:Special:MyLanguage/Event Center/Registration|Event Registration]] in the project namespace (e.g., Wikipedia namespace, Wikidata namespace). With this change, communities don't need admins to use the feature. However, wikis that don't want this change can remove and add the permitted namespaces at [[Special:CommunityConfiguration/CampaignEvents]]. * The Wikipedia project now has a {{int:project-localized-name-group-wikipedia/en}} in [[d:Q36720|Nupe]] ([[w:nup:|<code>w:nup:</code>]]). This is a language primarily spoken in the North Central region of Nigeria. Speakers of this language are invited to contribute to [[w:nup:Tatacin feregi|new Wikipedia]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Developers can now access pre-parsed Dutch Wikipedia, amongst others (English, German, French, Spanish, Italian, and Portuguese) through the [https://enterprise.wikimedia.com/docs/snapshot/#structured-contents-snapshot-bundle-info-beta Structured Contents snapshots (beta)]. The content includes parsed Wikipedia abstracts, descriptions, main images, infoboxes, article sections, and references. * The <code dir="ltr">/page/data-parsoid</code> REST API endpoint is no longer in use and will be deprecated. It is [[phab:T393557|scheduled to be turned off]] on June 7, 2025. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.1|MediaWiki]] '''In depth''' * The [https://wikitech.wikimedia.org/wiki/News/2025_Cloud_VPS_VXLAN_IPv6_migration IPv6 support] is a newly introduced Cloud virtual network that significantly boosts Wikimedia platforms' scalability, security, and readiness for the future. If you are a technical contributor eager to learn more, check out [https://techblog.wikimedia.org/2025/05/06/wikimedia-cloud-vps-ipv6-support/ this blog post] for an in-depth look at the journey to IPv6. '''Meetings and events''' * The 2nd edition of 2025 of [[m:Special:MyLanguage/Afrika Baraza|Afrika Baraza]], a virtual platform for African Wikimedians to connect, will take place on [https://zonestamp.toolforge.org/1747328400 May 15 at 17:00 UTC]. This edition will focus on discussions regarding [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026|Wikimedia Annual planning and progress]]. * The [[m:Special:MyLanguage/MENA Connect Community Call|MENA Connect Community Call]], a virtual meeting for [[w:en:Middle East and North Africa|MENA]] Wikimedians to connect, will take place on [https://zonestamp.toolforge.org/1747501200 May 17 at 17:00 UTC]. You can [[m:Event:MENA Connect (Wiki_Diwan) APP Call|register now]] to attend. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W20"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:36, 12 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28714188 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == Join the 6th Wikipedia Pages Wanting Photos Campaign – 2025 Edition == Dear Wikipedia community, (''Please help translate to your language'') We invite your community to participate in the 6th edition of the [[:m:Wikipedia Pages Wanting Photos 2025|Wikipedia Pages Wanting Photos Campaign]], a global campaign taking place from July 1 to August 31, 2025. Participants will choose among Wikipedia pages without photos, then add a suitable photo from among the many thousands of photos in the Wikimedia Commons, especially those uploaded from thematic contests ([[:m:Wiki Loves Africa|Wiki Loves Africa]], [[:m:Wiki Loves Earth|Wiki Loves Earth]], [[:m:Wiki Loves Folklore|Wiki Loves Folklore]], [[:m:Wiki Loves Monuments|Wiki Loves Monuments]], etc.) over the years. More than 80 Wikimedia affiliates have participated since the campaign was launched in 2020 and have added images to more than 400,000 Wikipedia articles in over 245 Wikipedia languages. Thanks to the volunteer contributors! We now invite your community to organize and lead the campaign within your community. As a local organizer, you may: *Encourage individual members to take part by adding images to Wikipedia articles. *Host edit-a-thons focused on improving visual content. *Organize training workshops to teach contributors how to correctly integrate images into Wikipedia. These activities will help build local capacity and increase visual content across Wikipedia. Please note that for participants to be eligible to participate in the campaign, they need to have registered an account for at least a year before the official start date of the contest. That is, for the 2025 edition, they must have registered an account on or before July 1, 2025. The account can be from any Wikimedia project wikis. The organizing team is looking for a contact person to coordinate WPWP participation at the Wikimedia user group or chapter level (geographically or thematically) or for a language Wikipedia. We would be glad for you to [[:m:Wikipedia Pages Wanting Photos 2025/Participating Communities|sign up directly]] at [[:m:Wikipedia Pages Wanting Photos 2025/Participating Communities|WPWP Participating Communities]]. With kind regards, [[User:Reading Beans]] On behalf of the Wikipedia Pages Wanting Photos campaign 2025. [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 21:53, 18 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Wikipedia_Pages_Wanting_Photos_2025/Call_for_participation_letter/Village_pump&oldid=28751075 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:T Cells@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-21</span> == <div lang="en" dir="ltr"> <section begin="technews-2025-W21"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/21|Translations]] are available. '''Weekly highlight''' * The Editing Team and the Machine Learning Team are working on a new check for newcomers: [[mw:Edit check/Peacock check|Peacock check]]. Using a prediction model, this check will encourage editors to improve the tone of their edits, using artificial intelligence. We invite volunteers to review the first version of the Peacock language model for the following languages: Arabic, Spanish, Portuguese, English, and Japanese. Users from these wikis interested in reviewing this model are [[mw:Edit check/Peacock check/model test|invited to sign up at MediaWiki.org]]. The deadline to sign up is on May 23, which will be the start date of the test. '''Updates for editors''' * From May 20, 2025, [[m:Special:MyLanguage/Oversight policy|oversighters]] and [[m:Special:MyLanguage/Meta:CheckUsers|checkusers]] will need to have their accounts secured with two-factor authentication (2FA) to be able to use their advanced rights. All users who belong to these two groups and do not have 2FA enabled have been informed. In the future, this requirement may be extended to other users with advanced rights. [[m:Special:MyLanguage/Mandatory two-factor authentication for users with some extended rights|Learn more]]. * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] [[m:Special:MyLanguage/Community Wishlist Survey 2023/Multiblocks|Multiblocks]] will begin mass deployment by the end of the month: all non-Wikipedia projects plus Catalan Wikipedia will adopt Multiblocks in the week of May 26, while all other Wikipedias will adopt it in the week of June 2. Please [[m:Talk:Community Wishlist Survey 2023/Multiblocks|contact the team]] if you have concerns. Administrators can test the new user interface now on your own wiki by browsing to [{{fullurl:Special:Block|usecodex=1}} {{#special:Block}}?usecodex=1], and can test the full multiblocks functionality [[testwiki:Special:Block|on testwiki]]. Multiblocks is the feature that makes it possible for administrators to impose different types of blocks on the same user at the same time. See the [[mw:Special:MyLanguage/Help:Manage blocks|help page]] for more information. [https://phabricator.wikimedia.org/T377121] * Later this week, the [[{{#special:SpecialPages}}]] listing of almost all special pages will be updated with a new design. This page has been [[phab:T219543|redesigned]] to improve the user experience in a few ways, including: The ability to search for names and aliases of the special pages, sorting, more visible marking of restricted special pages, and a more mobile-friendly look. The new version can be [https://meta.wikimedia.beta.wmflabs.org/wiki/Special:SpecialPages previewed] at Beta Cluster now, and feedback shared in the task. [https://phabricator.wikimedia.org/T219543] * The [[mw:Special:MyLanguage/Extension:Chart|Chart extension]] is being enabled on more wikis. For a detailed list of when the extension will be enabled on your wiki, please read the [[mw:Special:MyLanguage/Extension:Chart/Project#Deployment Timeline|deployment timeline]]. * [[f:Special:MyLanguage/Wikifunctions:Main Page|Wikifunctions]] will be deployed on May 27 on five Wiktionaries: [[wikt:ha:|Hausa]], [[wikt:ig:|Igbo]], [[wikt:bn:|Bengali]], [[wikt:ml:|Malayalam]], and [[wikt:dv:|Dhivehi/Maldivian]]. This is the second batch of deployment planned for the project. After deployment, the projects will be able to call [[f:Special:MyLanguage/Wikifunctions:Introduction|functions from Wikifunctions]] and integrate them in their pages. A function is something that takes one or more inputs and transforms them into a desired output, such as adding up two numbers, converting miles into metres, calculating how much time has passed since an event, or declining a word into a case. Wikifunctions will allow users to do that through a simple call of [[f:Special:MyLanguage/Wikifunctions:Catalogue|a stable and global function]], rather than via a local template. * Later this week, the Wikimedia Foundation will publish a hub for [[diffblog:2024/07/09/on-the-value-of-experimentation/|experiments]]. This is to showcase and get user feedback on product experiments. The experiments help the Wikimedia movement [[diffblog:2023/07/13/exploring-paths-for-the-future-of-free-knowledge-new-wikipedia-chatgpt-plugin-leveraging-rich-media-social-apps-and-other-experiments/|understand new users]], how they interact with the internet and how it could affect the Wikimedia movement. Some examples are [[m:Special:MyLanguage/Future Audiences/Generated Video|generated video]], the [[m:Special:MyLanguage/Future Audiences/Roblox game|Wikipedia Roblox speedrun game]] and [[m:Special:MyLanguage/Future Audiences/Discord bot|the Discord bot]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:29}} community-submitted {{PLURAL:29|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a bug with creating an account using the API, which has now been fixed. [https://phabricator.wikimedia.org/T390751] '''Updates for technical contributors''' * Gadgets and user scripts that interact with [[{{#special:Block}}]] may need to be updated to work with the new [[mw:Special:MyLanguage/Help:Manage blocks|manage blocks interface]]. Please review the [[mw:Help:Manage blocks/Developers|developer guide]] for more information. If you need help or are unable to adapt your script to the new interface, please let the team know on the [[mw:Help talk:Manage blocks/Developers|talk page]]. [https://phabricator.wikimedia.org/T377121] * The <code dir=ltr>mw.title</code> object allows you to get information about a specific wiki page in the [[w:en:Wikipedia:Lua|Lua]] programming language. Starting this week, a new property will be added to the object, named <code dir=ltr>isDisambiguationPage</code>. This property allows you to check if a page is a disambiguation page, without the need to write a custom function. [https://phabricator.wikimedia.org/T71441] * [[File:Octicons-tools.svg|15px|link=|class=skin-invert|Advanced item]] User script developers can use a [[toolforge:gitlab-content|new reverse proxy tool]] to load javascript and css from [[gitlab:|gitlab.wikimedia.org]] with <code dir=ltr>mw.loader.load</code>. The tool's author hopes this will enable collaborative development workflows for user scripts including linting, unit tests, code generation, and code review on <bdi lang="zxx" dir="ltr">gitlab.wikimedia.org</bdi> without a separate copy-and-paste step to publish scripts to a Wikimedia wiki for integration and acceptance testing. See [[wikitech:Tool:Gitlab-content|Tool:Gitlab-content on Wikitech]] for more information. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.2|MediaWiki]] '''Meetings and events''' * The 12th edition of [[m:Special:MyLanguage/Wiki Workshop 2025|Wiki Workshop 2025]], a forum that brings together researchers that explore all aspects of Wikimedia projects, will be held virtually on 21-22 May. Researchers can [https://pretix.eu/wikimedia/wikiworkshop2025/ register now]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W21"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:11, 19 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28724712 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-22</span> == <div lang="en" dir="ltr"> <section begin="technews-2025-W22"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/22|Translations]] are available. '''Weekly highlight''' * A community-wide discussion about a very delicate issue for the development of [[m:Special:MyLanguage/Abstract Wikipedia|Abstract Wikipedia]] is now open on Meta: where to store the abstract content that will be developed through functions from Wikifunctions and data from Wikidata. The discussion is open until June 12 at [[m:Special:MyLanguage/Abstract Wikipedia/Location of Abstract Content|Abstract Wikipedia/Location of Abstract Content]], and every opinion is welcomed. The decision will be made and communicated after the consultation period by the Foundation. '''Updates for editors''' * Since last week, on all wikis except [[phab:T388604|the largest 20]], people using the mobile visual editor will have [[phab:T385851|additional tools in the menu bar]], accessed using the new <code>+</code> toolbar button. To start, the new menu will include options to add: citations, hieroglyphs, and code blocks. Deployment to the remaining wikis is [[phab:T388605|scheduled]] to happen in June. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] The <code dir=ltr>[[mw:Special:MyLanguage/Help:Extension:ParserFunctions##ifexist|#ifexist]]</code> parser function will no longer register a link to its target page. This will improve the usefulness of [[{{#special:WantedPages}}]], which will eventually only list pages that are the target of an actual red link. This change will happen gradually as the source pages are updated. [https://phabricator.wikimedia.org/T14019] * This week, the Moderator Tools team will launch [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|a new filter to Recent Changes]], starting at Indonesian Wikipedia. This new filter highlights edits that are likely to be reverted. The goal is to help Recent Changes patrollers identify potentially problematic edits. Other wikis will benefit from this filter in the future. * Upon clicking an empty search bar, logged-out users will see suggestions of articles for further reading. The feature will be available on both desktop and mobile. Readers of Catalan, Hebrew, and Italian Wikipedias and some sister projects will receive the change between May 21 and mid-June. Readers of other wikis will receive the change later. The goal is to encourage users to read the wikis more. [[mw:Special:MyLanguage/Reading/Web/Content Discovery Experiments/Search Suggestions|Learn more]]. * Some users of the Wikipedia Android app can use a new feature for readers, [[mw:Special:MyLanguage/Wikimedia Apps/Team/Android/TrivaGame|WikiGames]], a daily trivia game based on real historical events. The release has started as an A/B test, available to 50% of users in the following languages: English, French, Portuguese, Russian, Spanish, Arabic, Chinese, and Turkish. * The [[mw:Special:MyLanguage/Extension:Newsletter|Newsletter extension]] that is available on MediaWiki.org allows the creation of [[mw:Special:Newsletters|various newsletters]] for global users. The extension can now publish new issues as section links on an existing page, instead of requiring a new page for each issue. [https://phabricator.wikimedia.org/T393844] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The previously deprecated <code dir=ltr>[[mw:Special:MyLanguage/Manual:Ipblocks table|ipblocks]]</code> views in [[wikitech:Help:Wiki Replicas|Wiki Replicas]] will be removed in the beginning of June. Users are encouraged to query the new <code dir=ltr>[[mw:Special:MyLanguage/Manual:Block table|block]]</code> and <code dir=ltr>[[mw:Special:MyLanguage/Manual:Block target table|block_target]]</code> views instead. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.3|MediaWiki]] '''Meetings and events''' * [[d:Special:MyLanguage/Event:Wikidata and Sister Projects|Wikidata and Sister Projects]] is a multi-day online event that will focus on how Wikidata is integrated to Wikipedia and the other Wikimedia projects. The event runs from May 29 – June 1. You can [[d:Special:MyLanguage/Event:Wikidata and Sister Projects#Sessions|read the Program schedule]] and [[d:Special:RegisterForEvent/1291|register]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W22"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:03, 26 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28788673 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-23</span> == <div lang="en" dir="ltr"> <section begin="technews-2025-W23"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/23|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Extension:Chart|Chart extension]] is now available on all Wikimedia wikis. Editors can use this new extension to create interactive data visualizations like bar, line, area, and pie charts. Charts are designed to replace many of the uses of the legacy [[mw:Special:MyLanguage/Extension:Graph|Graph extension]]. '''Updates for editors''' * It is now easier to configure automatic citations for your wiki within the visual editor's [[mw:Special:MyLanguage/Citoid/Enabling Citoid on your wiki|citation generator]]. Administrators can now set a default template by using the <code dir=ltr>_default</code> key in the local <bdi lang="en" dir="ltr">[[MediaWiki:Citoid-template-type-map.json]]</bdi> page ([[mw:Special:Diff/6969653/7646386|example diff]]). Setting this default will also help to future-proof your existing configurations when [[phab:T347823|new item types]] are added in the future. You can still set templates for individual item types as they will be preferred to the default template. [https://phabricator.wikimedia.org/T384709] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Starting the week of June 2, bots logging in using <code dir=ltr>action=login</code> or <code dir=ltr>action=clientlogin</code> will fail more often. This is because of stronger protections against suspicious logins. Bots using [[mw:Special:MyLanguage/Manual:Bot passwords|bot passwords]] or using a loginless authentication method such as [[mw:Special:MyLanguage/OAuth/Owner-only consumers|OAuth]] are not affected. If your bot is not using one of those, you should update it; using <code dir=ltr>action=login</code> without a bot password was deprecated [[listarchive:list/wikitech-l@lists.wikimedia.org/message/3EEMN7VQX5G7WMQI5K2GP5JC2336DPTD/|in 2016]]. For most bots, this only requires changing what password the bot uses. [https://phabricator.wikimedia.org/T395205] * From this week, Wikimedia wikis will allow ES2017 features in JavaScript code for official code, gadgets, and user scripts. The most visible feature of ES2017 is <bdi lang="zxx" dir="ltr"><code>async</code>/<code>await</code></bdi> syntax, allowing for easier-to-read code. Until this week, the platform only allowed up to ES2016, and a few months before that, up to ES2015. [https://phabricator.wikimedia.org/T381537] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.4|MediaWiki]] '''Meetings and events''' * Scholarship applications to participate in the [[m:Special:MyLanguage/GLAM Wiki 2025|GLAM Wiki Conference 2025]] are now open. The conference will take place from 30 October to 1 November, in Lisbon, Portugal. GLAM contributors who lack the means to support their participation can [[m:Special:MyLanguage/GLAM Wiki 2025/Scholarships|apply here]]. Scholarship applications close on June 7th. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W23"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:53, 2 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28819186 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-24</span> == <div lang="en" dir="ltr"> <section begin="technews-2025-W24"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/24|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Trust and Safety Product|Trust and Safety Product team]] is finalizing work needed to roll out [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] on large Wikipedias later this month. The team has worked with stewards and other users with extended rights to predict and address many use cases that may arise on larger wikis, so that community members can continue to effectively moderate and patrol temporary accounts. This will be the second of three phases of deployment – the last one will take place in September at the earliest. For more information about the recent developments on the project, [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Updates|see this update]]. If you have any comments or questions, write on the [[mw:Talk:Trust and Safety Product/Temporary Accounts|talk page]], and [[m:Event:CEE Catch up Nr. 10 (June 2025)|join a CEE Catch Up]] this Tuesday. '''Updates for editors''' * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] The [[mw:Special:MyLanguage/Help:Watchlist expiry|watchlist expiry]] feature allows editors to watch pages for a limited period of time. After that period, the page is automatically removed from your watchlist. Starting this week, you can set a preference for the default period of time to watch pages. The [[Special:Preferences#mw-prefsection-watchlist-pageswatchlist|preferences]] also allow you to set different default watch periods for editing existing pages, pages you create, and when using rollback. [https://phabricator.wikimedia.org/T265716] [[File:Talk pages default look (April 2023).jpg|thumb|alt=Screenshot of the visual improvements made on talk pages|Example of a talk page with the new design, in French.]] * The appearance of talk pages will change at almost all Wikipedias ([[m:Special:MyLanguage/Tech/News/2024/19|some]] have already received this design change, [[phab:T379264|a few]] will get these changes later). You can read details about the changes [[diffblog:2024/05/02/making-talk-pages-better-for-everyone/|on ''Diff'']]. It is possible to opt out of these changes [[Special:Preferences#mw-prefsection-editing-discussion|in user preferences]] ("{{int:discussiontools-preference-visualenhancements}}"). [https://phabricator.wikimedia.org/T319146][https://phabricator.wikimedia.org/T392121] * Users with specific extended rights (including administrators, bureaucrats, checkusers, oversighters, and stewards) can now have IP addresses of all temporary accounts [[phab:T358853|revealed automatically]] during time-limited periods where they need to combat high-speed account-hopping vandalism. This feature was requested by stewards. [https://phabricator.wikimedia.org/T386492] * This week, the Moderator Tools and Machine Learning teams will continue the rollout of [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|a new filter to Recent Changes]], releasing it to several more Wikipedias. This filter utilizes the Revert Risk model, which was created by the Research team, to highlight edits that are likely to be reverted and help Recent Changes patrollers identify potentially problematic contributions. The feature will be rolled out to the following Wikipedias: {{int:project-localized-name-afwiki/en}}{{int:comma-separator/en}}{{int:project-localized-name-bewiki/en}}{{int:comma-separator/en}}{{int:project-localized-name-bnwiki/en}}{{int:comma-separator/en}}{{int:project-localized-name-cywiki/en}}{{int:comma-separator/en}}{{int:project-localized-name-hawwiki/en}}{{int:comma-separator/en}}{{int:project-localized-name-iswiki/en}}{{int:comma-separator/en}}{{int:project-localized-name-kkwiki/en}}{{int:comma-separator/en}}{{int:project-localized-name-simplewiki/en}}{{int:comma-separator/en}}{{int:project-localized-name-trwiki/en}}. The rollout will continue in the coming weeks to include [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|the rest of the Wikipedias in this project]]. [https://phabricator.wikimedia.org/T391964] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * AbuseFilter editors active on Meta-Wiki and large Wikipedias are kindly asked to update AbuseFilter to make it compatible with temporary accounts. A link to the instructions and the private lists of filters needing verification are [[phab:T369611|available on Phabricator]]. * Lua modules now have access to the name of a page's associated thumbnail image, and on [https://gerrit.wikimedia.org/g/operations/mediawiki-config/+/2e4ab14aa15bb95568f9c07dd777065901eb2126/wmf-config/InitialiseSettings.php#10849 some wikis] to the WikiProject assessment information. This is possible using two new properties on [[mw:Special:MyLanguage/Extension:Scribunto/Lua reference manual#added-by-extensions|mw.title objects]], named <code dir=ltr>pageImage</code> and <code dir=ltr>pageAssessments</code>. [https://phabricator.wikimedia.org/T131911][https://phabricator.wikimedia.org/T380122] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.5|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W24"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:15, 10 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28846858 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-25</span> == <div lang="en" dir="ltr"> <section begin="technews-2025-W25"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/25|Translations]] are available. '''Updates for editors''' * You can [https://wikimediafoundation.limesurvey.net/359761?lang=en nominate your favorite tools] for the sixth edition of the [[m:Special:MyLanguage/Coolest Tool Award|Coolest Tool Award]]. Nominations are anonymous and will be open until June 25. You can re-use the survey to nominate multiple tools. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:33}} community-submitted {{PLURAL:33|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.6|MediaWiki]] '''In depth''' * Foundation staff and technical volunteers use Wikimedia APIs to build the tools, applications, features, and integrations that enhance user experiences. Over the coming years, the MediaWiki Interfaces team will be investing in Wikimedia web (HTTP) APIs to better serve technical volunteer needs and protect Wikimedia infrastructure from potential abuse. You can [https://techblog.wikimedia.org/2025/06/12/apis-as-a-product-investing-in-the-current-and-next-generation-of-technical-contributors/ read more about their plans to evolve the APIs in this Techblog post]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W25"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:37, 16 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28870688 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-26</span> == <div lang="en" dir="ltr"> <section begin="technews-2025-W26"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/26|Translations]] are available. '''Weekly highlight''' * This week, the Moderator Tools and Machine Learning teams will continue the rollout of [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|a new filter to Recent Changes]], releasing it to the third and last batch of Wikipedias. This filter utilizes the Revert Risk model, which was created by the Research team, to highlight edits that are likely to be reverted and help Recent Changes patrollers identify potentially problematic contributions. The feature will be rolled out to the following Wikipedias: {{int:project-localized-name-azwiki/en}}{{int:comma-separator/en}}{{int:project-localized-name-lawiki/en}}{{int:comma-separator/en}}{{int:project-localized-name-mkwiki/en}}{{int:comma-separator/en}}{{int:project-localized-name-mlwiki/en}}{{int:comma-separator/en}}{{int:project-localized-name-mrwiki/en}}{{int:comma-separator/en}}{{int:project-localized-name-nnwiki/en}}{{int:comma-separator/en}}{{int:project-localized-name-pawiki/en}}{{int:comma-separator/en}}{{int:project-localized-name-swwiki/en}}{{int:comma-separator/en}}{{int:project-localized-name-tewiki/en}}{{int:comma-separator/en}}{{int:project-localized-name-tlwiki/en}}. The rollout will continue in the coming weeks to include [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|the rest of the Wikipedias in this project]]. [https://phabricator.wikimedia.org/T391964] '''Updates for editors''' * Last week, [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] were rolled out on Czech, Korean, and Turkish Wikipedias. This and next week, deployments on larger Wikipedias will follow. [[mw:Talk:Trust and Safety Product/Temporary Accounts|Share your thoughts]] about the project. [https://phabricator.wikimedia.org/T340001] * Later this week, the Editing team will release [[mw:Special:MyLanguage/Help:Edit check#Multi check|Multi Check]] to all Wikipedias (except English Wikipedia). This feature shows multiple [[mw:Special:MyLanguage/Help:Edit check#Reference check|Reference checks]] within the editing experience. This encourages users to add citations when they add multiple new paragraphs to a Wikipedia article. This feature was previously available as an A/B test. [https://analytics.wikimedia.org/published/reports/editing/multi_check_ab_test_report_final.html#summary-of-results The test shows] that users who are shown multiple checks are 1.3 times more likely to add a reference to their edit, and their edit is less likely to be reverted (-34.7%). [https://phabricator.wikimedia.org/T395519] * A few pages need to be renamed due to software updates and to match more recent Unicode standards. All of these changes are related to title-casing changes. Approximately 71 pages and 3 files will be renamed, across 15 wikis; the complete list is in [[phab:T396903|the task]]. The developers will rename these pages next week, and they will fix redirects and embedded file links a few minutes later via a system settings update. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:24}} community-submitted {{PLURAL:24|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that had caused pages to scroll upwards when text near the top was selected. [https://phabricator.wikimedia.org/T364023] '''Updates for technical contributors''' * Editors can now use Lua modules to filter and transform tabular data for use with [[mw:Special:MyLanguage/Extension:Chart|Extension:Chart]]. This can be used for things like selecting a subset of rows or columns from the source data, converting between units, statistical processing, and many other useful transformations. [[mw:Special:MyLanguage/Extension:Chart/Transforms|Information on how to use transforms is available]]. [https://www.mediawiki.org/wiki/Special:MyLanguage/Extension:Chart/Project/Updates] * The <code dir=ltr>all_links</code> variable in [[Special:AbuseFilter|AbuseFilter]] is now renamed to <code dir=ltr>new_links</code> for consistency with other variables. Old usages will still continue to work. [https://phabricator.wikimedia.org/T391811] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.7|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Growth/Newsletters/34|Growth newsletter]] is available. It includes: the recent updates for the "Add a Link" Task, two new Newcomer Engagement Features, and updates to Community Configuration. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W26"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:19, 23 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28870688 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-27</span> == <div lang="en" dir="ltr"> <section begin="technews-2025-W27"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/27|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] has been enabled on all Wikipedias. The extension makes it easier to organize and participate in collaborative activities, like edit-a-thons and WikiProjects, on the wikis. The extension has three features: [[m:Special:MyLanguage/Event Center/Registration|Event Registration]], [[m:Special:MyLanguage/CampaignEvents/Collaboration list|Collaboration List]], and [[m:Campaigns/Foundation Product Team/Invitation list|Invitation List]]. To request the extension for your wiki, visit the [[m:Special:MyLanguage/CampaignEvents/Deployment status#How to Request the CampaignEvents Extension for your wiki|Deployment information page]]. '''Updates for editors''' * AbuseFilter maintainers can now [[mw:Special:MyLanguage/Extension:IPReputation/AbuseFilter variables|match against IP reputation data]] in [[mw:Special:MyLanguage/Extension:AbuseFilter|AbuseFilters]]. IP reputation data is information about the proxies and VPNs associated with the user's IP address. This data is not shown publicly and is not generated for actions performed by registered accounts. [https://phabricator.wikimedia.org/T354599] * Hidden content that is within [[mw:Special:MyLanguage/Manual:Collapsible elements|collapsible parts of wikipages]] will now be revealed when someone searches the page using the web browser's "Find in page" function (Ctrl+F or ⌘F) in supporting browsers. [https://phabricator.wikimedia.org/T327893][https://developer.mozilla.org/en-US/docs/Web/HTML/Reference/Global_attributes/hidden#browser_compatibility] * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] A new feature, called [[mw:Special:MyLanguage/Help:TemplateData/Template discovery|Favourite Templates]], will be deployed later this week on all projects (except English Wikipedia, which will receive the feature next week), following a piloting phase on Polish and Arabic Wikipedia, and Italian and English Wikisource. The feature will provide a better way for new and experienced contributors to recall and discover templates via the template dialog, by allowing users to put templates on a special "favourite list". The feature works with both the visual editor and the wikitext editor. The feature is a [[m:Special:MyLanguage/Community Wishlist/Focus areas/Template recall and discovery|community wishlist focus area]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that had caused some Notifications to be sent multiple times. [https://phabricator.wikimedia.org/T397103] '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.8|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W27"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:39, 30 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28917415 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-28</span> == <div lang="en" dir="ltr"> <section begin="technews-2025-W28"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/28|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Help:Temporary accounts|Temporary accounts]] have been rolled out on 18 large and medium-sized Wikipedias, including German, Japanese, French, and Chinese. Now, about 1/3 of all logged-out activity across wikis is coming from temporary accounts. Users involved in patrolling may be interested in two new documentation pages: [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Access to IP|Access to IP]], explaining everything related to access to temporary account IP addresses, and [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Repository|Repository]] with a list of new gadgets and user scripts. '''Updates for editors''' * Anyone can play an experimental new game, [[mw:Special:MyLanguage/New Engagement Experiments/WikiRun|WikiRun]], that lets you race through Wikipedia by clicking from one article to another, aiming to reach a target page in as few steps and in as little time as possible. The project's goal is to explore new ways of engaging readers. [https://wikirun-game.toolforge.org/ Try playing the game] and let the team know what you think [[mw:Talk:New Engagement Experiments/WikiRun|on the talk page]]. * Users of the Wikipedia Android app in some languages can now play the new [[mw:Special:MyLanguage/Wikimedia Apps/Team/Android/TrivaGame|trivia game]]. ''Which came first?'' is a simple history game where you guess which of two events happened earlier on today's date. It was previously available as an A/B test. It is now available to all users in English, German, French, Spanish, Portuguese, Russian, Arabic, Turkish, and Chinese. The goal of the feature is to help engage with new generations of readers. [https://meta.wikimedia.org/wiki/Special:MyLanguage/Tech/News/2025/22] * Users of the iOS Wikipedia App in some languages may see a new tabbed browsing feature that enables you to open multiple tabs while reading. This feature makes it easier to explore related topics and switch between articles. The A/B test is currently running in Arabic, English, and Japanese in selected regions. More details are available on the [[mw:Special:MyLanguage/Wikimedia Apps/Team/iOS/Tabbed Browsing (Tabs)|Tabbed Browsing project page]]. * Bureaucrats on Wikimedia wikis can now use [[{{#special:VerifyOATHForUser}}]] to check if users have enabled [[mw:Special:MyLanguage/Help:Two-factor authentication|two-factor authentication]]. [https://phabricator.wikimedia.org/T265726] * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] A new feature related to [[m:Special:MyLanguage/Community Wishlist/Focus areas/Template recall and discovery|Template Recall and Discovery]] will be deployed later this week to all Wikimedia projects: a [[mw:Special:MyLanguage/Help:TemplateData/Template discovery#Template categories|template category browser]] will be introduced to assist users in finding templates to put in their “favourite” list. The browser will allow users to browse a list of templates which have been organised into a given category tree. The feature has been requested by the community [[m:Special:MyLanguage/Community Wishlist/Wishes/Select templates by categories|through the Community Wishlist]]. * It is now possible to access watchlist preferences from the watchlist page. Also the redundant button to edit the watchlist has been removed. [https://www.mediawiki.org/wiki/Moderator_Tools/Watchlist] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * As part of [[mw:MediaWiki_1.44|MediaWiki 1.44]] there is now a unified built-in Notifications system that makes it easier for developers to send, manage, and customize notifications. Check out the updated documentation at [[mw:Manual:Notifications|Manual:Notifications]], information about migration in [[phab:T388663|T388663]] and details on deprecated hooks in [[phab:T389624|T389624]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.9|MediaWiki]] '''Meetings and events''' * [[d:Special:MyLanguage/Event:WikidataCon 2025|WikidataCon 2025]], the conference dedicated to Wikidata is now open for [https://pretalx.com/wikidatacon-2025/cfp session proposals] and for [[d:Special:RegisterForEvent/1340|registration]]. This year's event will be held online from October 31 – November 02 and will explore on the theme of "Connecting People through Linked Open Data". '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/28|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W28"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:04, 8 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28930584 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == Wikidata Item and Property labels soon displayed in Wiki Watchlist/Recent Changes == ''(Apologies for posting in English, you can help by translating into your language)'' Hello everyone, the [[m:Wikidata_For_Wikimedia_Projects/Clearer_Wikidata_Edit_Summaries/Resolve_Labels|Wikidata For Wikimedia Projects]] team is excited to announce an upcoming change in how Wikidata edit changelogs are displayed in your [[Special:Watchlist|Watchlists]] and [[Special:RecentChanges|Recent Changes]] lists. If an edit is made on Wikidata that affects a page in another Wikimedia Project, the changelog will contain some information about the nature of the edit. This can include a QID (or Q-number), a PID (or P-number) and a value (which can be text, numbers, dates, or also QID or PID’s). Confused by these terms? See the [[d:Special:MyLanguage/Wikidata:Glossary|Wikidata:Glossary]] for further explanations. The upcoming change is scheduled for '''17.07.2025''', between '''1300 - 1500 UTC'''. The change will display the label (item name) alongside any QID or PIDs, as seen in the image below: [[File:Apr10 edit summary on Wikidata.png|An edit sum entry on Wikidata, labels display alongside their P- and Q-no.'s]] These changes will only be visible if you have Wikidata edits enabled in your User Preferences for Watchlists and Recent Changes, or have the active filter ‘Wikidata edits’ checkbox toggled on, directly on the Watchlist and Recent Changes pages. Your bot and gadget may be affected! There are thousands of bots, gadgets and user-scripts and whilst we have researched potential effects to many of them, we cannot guarantee there won’t be some that are broken or affected by this change. Further information and context about this change, including how your bot may be affected can be found on this [[m:Wikidata_For_Wikimedia_Projects/Clearer_Wikidata_Edit_Summaries/Resolve_Labels|project task page]]. We welcome your questions and feedback, please write to us on this dedicated [[m:Talk:Wikidata_For_Wikimedia_Projects/Clearer_Wikidata_Edit_Summaries/Resolve_Labels|Talk page]]. Thank you, - [[m:User:Danny_Benjafield_(WMDE)|Danny Benjafield (WMDE)]] on behalf of the Wikidata For Wikimedia Projects Team. [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 12:45, 14 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Danny_Benjafield_(WMDE)/MassMessage_Test_List&oldid=28981877 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Danny Benjafield (WMDE)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-29</span> == <div lang="en" dir="ltr"> <section begin="technews-2025-W29"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/29|Translations]] are available. '''Updates for editors''' * [[mw:Special:MyLanguage/Help:TemplateData/Template discovery#Featured templates|Featured templates]], a new feature related to [[m:Special:MyLanguage/Community Wishlist/Focus areas/Template recall and discovery|Template Recall and Discovery]] will be deployed this week to all Wikimedia projects: With this feature, editors will be able to quickly access a list of templates that are likely to be useful. These templates will be displayed in a list, under the "featured" tab of the template discovery interface. Administrators can define the list via the Community Configuration interface. The feature fulfills a request by the community [[m:Special:MyLanguage/Community Wishlist/Wishes/Easy access Templates|through the Community Wishlist]]. [https://phabricator.wikimedia.org/T367428][https://phabricator.wikimedia.org/T392896] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the request to add Malayalam fonts in the [[oldWikisource:Special:MyLanguage/Wikisource:WS Export|Wikisource Book Export Tool]] was resolved and now, the rendering of Malayalam letters in exported Wikisource books are accurate. [https://phabricator.wikimedia.org/T374457] '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.10|MediaWiki]] '''In depth''' * Developers, designers, and all Wikimedians are invited to [https://phabricator.wikimedia.org/project/board/7953/ submit a project idea] for the Wikimania Hackathon 2025. Read [https://diff.wikimedia.org/2025/06/30/call-for-projects-wikimania-hackathon-2025-is-coming-to-nairobi/ this Diff blog post] for more details. '''Meetings and events''' * [[m:WikiIndaba conference 2025|WikiIndaba 2025]] scholarship application and program submission is open until 23:59 GMT on July 20. WikiIndaba is a regional conference for African Wikimedians both on the continent and in the diaspora to unite and grow together. Submit [https://docs.google.com/forms/d/e/1FAIpQLSdJTv68R1OPASXXDfpIl8EWiMLTM-TDwh6_5gNVvFuWccFZ2Q/viewform your scholarship application] and [https://ee.kobotoolbox.org/x/BI3omIfH program proposal] now! * [https://br.wikimedia.org/wiki/WikiCon_Brasil_2025 WikiCon Brasil 2025] will take place on July 19-20 in Salvador, Bahia, Brazil. The Brazilian community members are encouraged to register and attend! '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/29|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W29"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:07, 14 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28980963 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-30</span> == <div lang="en" dir="ltr"> <section begin="technews-2025-W30"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/30|Translations]] are available. '''Updates for editors''' * The Translation Suggestions feature in the [[mw:Special:MyLanguage/Content translation|Content Translation tool]] now has another level of article filters added to the "[https://en.wikipedia.org/w/index.php?title=Special:ContentTranslation&filter-type=automatic&filter-id=previous-edits&active-list=suggestions&from=en&to=fi#/ ... More]" category. Translators who use the Suggestions feature can now select and receive article suggestions that are customized to geographical locations of their interest using the new "{{int:Cx-sx-suggestions-filters-tab-regions}}" filter. [https://phabricator.wikimedia.org/T113257] * Administrators can now limit "Add a Link" to newcomers. The [[mw:Special:MyLanguage/Help:Growth/Tools/Add a link|"Add a Link"]] Structured Task [[mw:Special:MyLanguage/Growth/Constructive activation experimentation#Enwiki A/B test & "Add a Link" Improvements (Wiki Experiences 1.2.11 & 1.2.16)|helps new account holders start editing]], but some communities have requested the ability to restrict it to its intended audience: newcomers. Administrators can configure this setting within the [[Special:CommunityConfiguration/GrowthSuggestedEdits|Community Configuration]] feature. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:29}} community-submitted {{PLURAL:29|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * For AbuseFilter editors on [[phab:T392144|some wikis]], it is now possible to filter edits based on the RevertRisk score of the edit being attempted. It is only populated if the action being evaluated is an edit. For more information, please see the [[mw:Special:MyLanguage/Extension:ORES/AbuseFilter variables#What variables are available for use|ORES/AbuseFilter variables]] documentation. * The [[mw:Special:MyLanguage/Beta Cluster|Beta Cluster]] wikis have [[listarchive:list/wikitech-l@lists.wikimedia.org/thread/YDABPV75LADRQCXMJAFWUP256N4EQ25B/|been moved]] from <code dir=ltr>beta.wmflabs.org</code> to <code dir=ltr>beta.wmcloud.org</code>. Users may need to update URLs in any tools, or in their password managers. Any related issues can be [[phab:T289318|reported in the task]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.11|MediaWiki]] '''Meetings and events''' * [[m:Special:MyLanguage/WikiCite 2025|WikiCite 2025]] will take place from 29–31 August, both online and in-person in Bern, Switzerland. The event's goals are to reconnect communities, institutions, and individuals working with open citations, bibliographic data, and the Wikidata/Wikibase ecosystem. Registration is open and the call for proposals will be announced soon. [https://lists.wikimedia.org/hyperkitty/list/wikidata@lists.wikimedia.org/message/KQZUG3ETKLBWPBYSB2YAWZIRPWHS24TG/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/30|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W30"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:40, 21 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29005283 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-31</span> == <div lang="en" dir="ltr"> <section begin="technews-2025-W31"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/31|Translations]] are available. '''Weekly highlight''' * The Community Tech team will be focusing on wishes related to Watchlists and Recent Changes pages, over the next few months. They are looking for feedback. Please [[m:Special:MyLanguage/Community Wishlist/Updates#July 24, 2025: Watchlists and Recent Changes pages|read the latest update]], and if you have ideas, please [[m:Special:MyLanguage/Community Wishlist|submit a wish]] on the topic. '''Updates for editors''' * The Wikimedia Commons community has decided to block [[:mw:Special:MyLanguage/Upload dialog|cross-wiki uploads]] to Wikimedia Commons, for all users without autoconfirmed rights on that wiki, starting on August 16. This is because of [[:c:Commons:Cross-wiki media upload tool/History|widespread problems]] related to files that are uploaded by newcomers. Users who are affected by this will get an error message with a link to the less restrictive UploadWizard on Commons. Please help translating the [[:c:Special:MyLanguage/MediaWiki:Abusefilter-disallowed-cross-wiki-upload|message]] or give feedback on the message text. Please also update your local help pages to explain this restriction. [https://phabricator.wikimedia.org/T370598] * On wikis with temporary accounts enabled and Meta-Wiki, administrators may now set up a footer for the Special:Contributions pages of temporary accounts, similar to those which can be shown on IP and user-account pages. They may do it by creating the page named <code dir=ltr>MediaWiki:Sp-contributions-footer-temp</code>. [https://phabricator.wikimedia.org/T398347] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.12|MediaWiki]] '''Meetings and events''' * [[wmania:Special:MyLanguage/2025:Wikimania|Wikimania 2025]] will run from August 6–9. The [https://wikimedia.eventyay.com/talk/wikimania2025/schedule/ program is available] for you to plan which sessions you want to attend. Most sessions will be live-streamed, with exceptions for those that show the "no camera" icon. If you are joining online to watch live-streams and use the interactive features, please [[wmania:Special:MyLanguage/2025:Registration|register]] for a free virtual ticket. For example, you may be interested in technical sessions such as: ** [https://wikimedia.eventyay.com/talk/wikimania2025/talk/KFEFVG/ Temporary Accounts: Enhancing privacy for our unregistered editors] ** [https://wikimedia.eventyay.com/talk/wikimania2025/talk/TVCVAB/ Building a Sustainable Future for Wikimedia Contributors] ** [https://wikimedia.eventyay.com/talk/wikimania2025/talk/WTRQCJ/ A dozen visions for wikitext!] ** [https://wikimedia.eventyay.com/talk/wikimania2025/talk/8YKKP9/ Coordinate Across Stakeholders with the Product and Technology Advisory Council] * The [[mw:Special:MyLanguage/MediaWiki Users and Developers Conference Fall 2025|MediaWiki Users and Developers Conference, Fall 2025]] will be held 28–30 October 2025 in Hanover, Germany. This event is organized by and for the third-party MediaWiki community. You can propose sessions and register to attend. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/31|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W31"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:25, 29 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29051727 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-32</span> == <div lang="en" dir="ltr"> <section begin="technews-2025-W32"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/32|Translations]] are available. '''Updates for editors''' * Editors can now enable the [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/User Info|User Info card]]. This feature adds an icon next to usernames on history pages and similar user-contribution log pages. When you tap or click on the icon, it displays data related to that user account such as the number of edits, reverted edits, blocks, and more. It's part of a broader project to make it easier for moderators to evaluate account trustworthiness. The feature can be enabled in [[testwiki:Special:GlobalPreferences#mw-prefsection-rendering|your global preferences]], and later this week it will be available in local preferences. [https://phabricator.wikimedia.org/T386439] * Everybody is invited to share comments on [[m:Special:MyLanguage/CampaignEvents/Collaborative contributions|Collaborative Contributions]], a project recently launched by the [[m:Special:MyLanguage/Connection Team|Connection team]]. The project aims to create a new way to display the impact of collaborative editing activities (such as edit-a-thons, backlog drives, and WikiProjects) on the wikis. Post your comments on the [[m:Talk:CampaignEvents/Collaborative contributions|project talk page]]. [https://phabricator.wikimedia.org/T378035] * Administrators can now define the default block duration for temporary accounts. To do that, they need to create a page named <code dir=ltr>MediaWiki:Ipb-default-expiry-temporary-account</code> and use a value defined in <code dir=ltr>MediaWiki:Ipboptions</code>. This allows administrators to easily block temporary accounts for 90 days, which is functionally equivalent to an indefinite block. The advantage of this solution is that it does not clutter Special:BlockList. [[mw:Special:MyLanguage/Manual:Block and unblock#Default block duration options|More documentation]] is available. [https://phabricator.wikimedia.org/T398626] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Gadgets can now include <code dir=ltr>.vue</code> files. This makes it easier to develop modern user interfaces using [[mw:Vue.js|Vue.js]], in particular using [[mw:Special:MyLanguage/Codex|Codex]], the official design system of Wikimedia. [[wmdoc:codex/latest/icons/overview.html|Codex icons]] can be loaded through the gadget definition. [[mw:Special:MyLanguage/Extension:Gadgets#Pages|The documentation]] has examples. For user scripts that use Vue.js, an [[mw:API:CodexIcons|API module]] now exists to load Codex icons. [https://phabricator.wikimedia.org/T340460][https://phabricator.wikimedia.org/T311099] * Module developers can now use a [[mw:Help:Extension:Translate/Message Bundles/Lua reference|Lua interface]] to simplify the preparation of Lua modules for translation on Meta-Wiki. This improvement makes it easier for translators to find and edit module strings without dealing with raw Lua code. It helps prevent mistakes that could break the module during translation. Module developers and translators are invited to [[commons:File:Translatable modules video demo July 2025.webm|watch the demo video]], read more about [[mw:Special:MyLanguage/Translatable modules|translatable modules]] to understand how it works, refer to Meta-Wiki's [[m:Module:User Wikimedia project|Module:User Wikimedia project]] for example usage, and [[mw:Talk:Translatable modules|share their feedback]] on how well it addresses the challenges in their workflow. The interface still has some performance issues, so it should not be used in widely used modules yet. [https://phabricator.wikimedia.org/T359918] * Developers of external tools that connect to Wikimedia pages must set a user-agent that complies with [[foundation:Special:MyLanguage/Policy:Wikimedia Foundation User-Agent Policy|the user-agent policy]]. This policy will start to be more strongly enforced in August because of external crawlers that are [[diffblog:2025/04/01/how-crawlers-impact-the-operations-of-the-wikimedia-projects/|overusing]] Wikimedia's resources. Tools that are hosted on Wikimedia's Toolforge or Cloud VPS will not be affected by this for now, but should still set a user-agent. [[phab:T400119|More technical details are available]], and related questions are welcome in that task. * Parsoid Read Views is going to be rolling out to some smaller Wikipedias over the next few weeks, following the successful transition of Wikivoyages and Wiktionaries to Parsoid Read Views. For more information, see the [[mw:Special:MyLanguage/Parsoid/Parser Unification|Parsoid/Parser Unification]] project page. [https://phabricator.wikimedia.org/project/profile/7694/] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.13|MediaWiki]] '''Meetings and events''' * [[wmania:Special:MyLanguage/2025:Wikimania|Wikimania 2025]] will run from August 6–9. The [https://wikimedia.eventyay.com/talk/wikimania2025/schedule/ program is available] for you to plan which sessions you want to attend. Most sessions will be live-streamed, with exceptions for those that show the "no camera" icon. If you are joining online to watch live-streams and use the interactive features, please [[wmania:Special:MyLanguage/2025:Registration|register]] for a free virtual ticket. For example, you may be interested in technical sessions such as: ** [https://wikimedia.eventyay.com/talk/wikimania2025/talk/GEH9DH/ Wikimedia’s knowledge infrastructure in a changing internet: Establishing sustainable pathways for content reuse] ** [https://wikimedia.eventyay.com/talk/wikimania2025/talk/7ELN9Q/ Wikifunctions is coming soon to a wiki near you!] ** [https://wikimedia.eventyay.com/talk/wikimania2025/talk/ZMGVJV/ Shaping the Future of Wikipedia’s Reader Experience] ** [https://wikimedia.eventyay.com/talk/wikimania2025/talk/KCKTFZ/ Making Wikipedia More Readable: What Comes Next] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/32|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W32"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 03:39, 5 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29083927 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-33</span> == <div lang="en" dir="ltr"> <section begin="technews-2025-W33"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/33|Translations]] are available. '''Updates for editors''' * The WikiEditor toolbar now includes [[mw:Special:MyLanguage/Help:Extension:WikiEditor#Keyboard shortcuts|its keyboard shortcuts]] in the tooltips for its buttons. This will help to improve the discoverability of this feature. [https://phabricator.wikimedia.org/T400583] * The [[m:Special:MyLanguage/Product and Technology Advisory Council|Product and Technology Advisory Council]] published a set of [[m:Special:MyLanguage/Product and Technology Advisory Council/August 2025 draft PTAC proposals for feedback|proposed experiments]] the Wikimedia Foundation can try to improve communication with community. Feedback on the proposals are welcomed until August 22 on [[m:Talk:Product and Technology Advisory Council/August 2025 draft PTAC proposals for feedback|this talk page]]. * The search bar on the Minerva skin (mobile) has been updated to use the same type-ahead search component that is used on the Vector 2022 skin. There are no changes in search functionality but there are minor visual changes. Specifically, the close-search button has been changed from an "X" to a back arrow. This helps to distinguish it from the other "X" button that is used to clear any text. [https://phabricator.wikimedia.org/T393944] * Editors on some wikis will see a new toggle for "Group results by page" on watchlist, related changes, and recent changes pages. This is [[mw:Special:MyLanguage/Moderator Tools/Watchlist/Experiment|an A/B experiment]] that is planned to start on August 11, and will run for 3–6 weeks on the Bengali, Chinese, Czech, French, Greek, Portuguese, and Urdu Wikipedias. The experiment will examine how making this feature more discoverable might affect editors' ability to find the edits they are looking for. [https://phabricator.wikimedia.org/T396789] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The multiwiki datasets of [[:wikt:en:Module:Unicode data|Unicode data]] have been moved to [[c:Category:Unicode Module Datasets|Category:Unicode Module Datasets]] on Wikimedia Commons, to follow the idea of "One common data source, multiple local wikis". Most wikis have been updated to use the Commons version. You can ask questions at [[c:Category talk:Unicode Module Datasets|the talkpage]]. [https://en.wiktionary.org/wiki/Module_talk:Unicode_data#Data_from_commons] * Lua code can add warnings when something is wrong, by using the <code dir=ltr>mw.addWarning()</code> function. It is now possible to add more than one warning, instead of new warnings replacing old ones. If you maintain a Lua module that used warnings, you should check it still works as expected. [https://phabricator.wikimedia.org/T398390] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.14|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/33|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W33"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:27, 11 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29106516 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == Duplication of page after renaming == [[വിളയനൂർ എസ്. രാമചന്ദ്രൻ]] [[വിളയന്നൂർ എസ്. രാമചന്ദ്രൻ]] Looks like both existed separately following a 2013 renaming. [[പ്രത്യേകം:സംഭാവനകൾ/49.47.195.187|49.47.195.187]] 02:25, 13 ഓഗസ്റ്റ് 2025 (UTC) == <span lang="en" dir="ltr">Tech News: 2025-34</span> == <div lang="en" dir="ltr"> <section begin="technews-2025-W34"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/34|Translations]] are available. '''Updates for editors''' * Later this week, people who are logged-in and have the "[[mw:Special:MyLanguage/Talk pages project/Feature summary|Discussion tools]]" [[Special:Preferences#mw-prefsection-betafeatures|Beta Feature]] enabled will gain the ability to "Thank" individual comments directly from talk pages, rather than needing to navigate to page history. [[mw:Special:MyLanguage/Talk pages project/Feature summary#Comment actions|Learn more about this feature]]. [https://phabricator.wikimedia.org/T400849] * An A/B test comparing two versions of the desktop donate link launched on testwiki on 12 August and on English Wikipedia 14 August for 0.1% of logged out users on the desktop site. The experiment will run for three weeks, ending on 12 September. [https://phabricator.wikimedia.org/T395716] * An A/A test to measure the baseline for reader retention was launched 12 August using [[wikitech:Experimentation Lab|Experimentation Lab]]. This measures the percentage of users who revisit a wiki after their initial visit over a 14-day period. No visual changes are expected. The experiment will run through 31 August. [https://phabricator.wikimedia.org/T399227] * Five new wikis have been created: ** a {{int:project-localized-name-group-wikisource/en}} in [[d:Q34057|Tagalog]] ([[s:tl:|<code>s:tl:</code>]]) [https://phabricator.wikimedia.org/T388639] ** a {{int:project-localized-name-group-wikisource/en}} in [[d:Q36213|Madurese]] ([[s:mad:|<code>s:mad:</code>]]) [https://phabricator.wikimedia.org/T391747] ** a {{int:project-localized-name-group-wikipedia/en}} in [[d:Q3450749|Rakhine]] ([[w:rki:|<code>w:rki:</code>]]) [https://phabricator.wikimedia.org/T392490] ** a {{int:project-localized-name-group-wikibooks/en}} in [[d:Q13324|Minangkabau]] ([[b:min:|<code>b:min:</code>]]) [https://phabricator.wikimedia.org/T395452] ** a {{int:project-localized-name-group-wiktionary/en}} in [[d:Q7598268|Standard Moroccan Amazigh]] ([[wikt:zgh:|<code>wikt:zgh:</code>]]) [https://phabricator.wikimedia.org/T399684] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:46}} community-submitted {{PLURAL:46|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.15|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/34|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W34"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:36, 19 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29127690 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-35</span> == <div lang="en" dir="ltr"> <section begin="technews-2025-W35"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/35|Translations]] are available. '''Updates for editors''' * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Template authors can now use additional CSS properties, since the CSS sanitizer used by [[mw:Special:MyLanguage/Help:TemplateStyles|TemplateStyles]] was updated. For example: <code>width: fit-content</code>; <code>ruby-align</code>; relative units such as <code>lh</code>; and custom strings in <code>list-style-type</code>. These improvements are a [[m:Special:MyLanguage/Community Wishlist/Wishes/Allow use of modern CSS in templates by updating the TemplateStyles CSS sanitizer|Community Wishlist wish]]. [https://phabricator.wikimedia.org/T271958][https://phabricator.wikimedia.org/T277755][https://phabricator.wikimedia.org/T293633][https://phabricator.wikimedia.org/T295088][https://phabricator.wikimedia.org/T326906][https://phabricator.wikimedia.org/T340057][https://phabricator.wikimedia.org/T360725][https://phabricator.wikimedia.org/T371809][https://phabricator.wikimedia.org/T375344][https://phabricator.wikimedia.org/T394619] * On large wikis, the default time period to display edits from, within the Special:RecentChanges page, has been changed from 7 days to 1 day. This is part of a performance improvement project. This should have no user-facing impact due to the quantity of edits on these wikis. [https://phabricator.wikimedia.org/T399455] * Administrators can now access the [[{{#special:BlockedExternalDomains}}]] page from the [[{{#special:CommunityConfiguration}}]] list page. This makes it easier to find. [https://phabricator.wikimedia.org/T393240] * Wikimedia Commons videos were not shown in the Videos tab in Google Search. The problem was investigated and reported to Google who have now fixed the issue. [https://phabricator.wikimedia.org/T396168][https://meta.wikimedia.org/wiki/Community_Wishlist/Wishes/Do_something_about_Google_%26_DuckDuckGo_search_not_indexing_media_files_and_categories_on_Commons] * One new wiki has been created: a {{int:project-localized-name-group-wiktionary/en}} in [[d:Q33014|Betawi]] ([[wikt:bew:|<code>wikt:bew:</code>]]) [https://phabricator.wikimedia.org/T402130] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:39}} community-submitted {{PLURAL:39|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Two fields of the [[mw:Special:MyLanguage/Manual:Recentchanges table|recentchanges database table]] are being removed. <code>rc_new</code> and <code>rc_type</code> are being removed in favor of <code>rc_source</code>. Queries to these older fields will start to fail starting this week and developers should use <code>rc_source</code> instead. These older fields were deprecated over 10 years ago and should not be in use. This is part of work to improve the performance and stability of queries to the recentchanges table. [https://phabricator.wikimedia.org/T400696] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.16|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/July|Language and Internationalization Newsletter]] is now available. This edition includes: support for new languages in MediaWiki and translatewiki; the start of the Language Onboarding and Development project to help support the growth of new and small wikis; updates on research projects; and more. '''Meetings and events''' * The next [[mw:Special:MyLanguage/Wikimedia Language and Product Localization/Community meetings#29 August 2025|Language Community Meeting]] is happening soon, August 29th at [https://zonestamp.toolforge.org/1756479600 15:00 UTC]. This week's meeting will cover: the Avro keyboard developers from Wikimedia Bangladesh, who were recently awarded a national award for their contributions to this keyboard; and other topics. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/35|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W35"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:10, 26 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29175124 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == Tech News: 2025-36 == <section begin="technews-2025-W36"/><div class="plainlinks"> <span lang="en" dir="ltr" class="mw-content-ltr">Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/36|Translations]] are available.</span> '''<span lang="en" dir="ltr" class="mw-content-ltr">Weekly highlight</span>''' * ഒരു പകർപ്പവകാശ ലംഘനം നീക്കം ചെയ്യുമ്പോൾ എഡിറ്റ് സംഗ്രഹങ്ങളിൽ ഉപയോഗിക്കുന്ന ടെംപ്ലേറ്റുകൾ, സാങ്കേതിക പദങ്ങൾ, നയങ്ങൾ എന്നിവയുടെ പട്ടിക തയ്യാറാക്കാൻ എഡിറ്റിംഗ് ടീം ആഗ്രഹിക്കുന്നു. ഇതിലൂടെ പകർപ്പവകാശ പ്രശ്‌നങ്ങളാൽ തിരികെ കൊണ്ടുവന്ന എഡിറ്റുകളുടെ എണ്ണം തിരിച്ചറിയാൻ സഹായിക്കും. താഴെപ്പറയുന്ന വിക്കികളിലെ കമ്മ്യൂണിറ്റി അംഗങ്ങളെ [[Phab:T402601|T402601]]-ൽ ഈ പദങ്ങൾ ചേർക്കാൻ, അല്ലെങ്കിൽ അവരുടെ പട്ടിക [[User:Trizek (WMF)|Trizek_(WMF)]]-നൊപ്പം പങ്കിടാൻ ക്ഷണിക്കുന്നു: {{int:project-localized-name-arwiki/ml}}{{int:comma-separator/ml}}{{int:project-localized-name-cswiki/ml}}{{int:comma-separator/ml}}{{int:project-localized-name-dewiki/ml}}{{int:comma-separator/ml}}{{int:project-localized-name-enwiki/ml}}{{int:comma-separator/ml}}{{int:project-localized-name-eswiki/ml}}{{int:comma-separator/ml}}{{int:project-localized-name-fawiki/ml}}{{int:comma-separator/ml}}{{int:project-localized-name-frwiki/ml}}{{int:comma-separator/ml}}{{int:project-localized-name-hewiki/ml}}{{int:comma-separator/ml}}{{int:project-localized-name-idwiki/ml}}{{int:comma-separator/ml}}{{int:project-localized-name-itwiki/ml}}{{int:comma-separator/ml}}{{int:project-localized-name-jawiki/ml}}{{int:comma-separator/ml}}{{int:project-localized-name-kowiki/ml}}{{int:comma-separator/ml}}{{int:project-localized-name-nlwiki/ml}}{{int:comma-separator/ml}}{{int:project-localized-name-plwiki/ml}}{{int:comma-separator/ml}}{{int:project-localized-name-ptwiki/ml}}{{int:comma-separator/ml}}{{int:project-localized-name-trwiki/ml}}{{int:comma-separator/ml}}{{int:project-localized-name-ukwiki/ml}}{{int:comma-separator/ml}}{{int:project-localized-name-viwiki/ml}}{{int:comma-separator/ml}}{{int:project-localized-name-zhwiki/ml}}. ഈ പ്രോജക്റ്റ് 2025 സെപ്റ്റംബർ 9 വരെ തുറന്നിരിക്കും. '''<span lang="en" dir="ltr" class="mw-content-ltr">Updates for editors</span>''' * <span lang="en" dir="ltr" class="mw-content-ltr">The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] has been enabled for all Wikisources. The extension makes it easier to organize and participate in collaborative activities, like edit-a-thons and WikiProjects, on the wikis. The extension has three features: [[m:Special:MyLanguage/Event Center/Registration|Event Registration]], [[m:Special:MyLanguage/CampaignEvents/Collaboration list|Collaboration List]], and [[m:Special:MyLanguage/Connection Team/Invitation list|Invitation List]]. To request the extension for your wiki, visit the Deployment information page.</span> [https://meta.wikimedia.org/wiki/CampaignEvents/Deployment_status#How_to_Request_the_CampaignEvents_Extension_for_your_wiki] * <span lang="en" dir="ltr" class="mw-content-ltr">The lists in the footer of the editing interface, such as "Templates used on this page," will now be organized into columns when there is enough space. This enhancement minimizes scrolling when editing lengthy articles on Wikipedia.</span> [https://phabricator.wikimedia.org/T401066] * <span lang="en" dir="ltr" class="mw-content-ltr">On September 3rd, 2025 we will increase the sampling percentages of our [[mw:Special:MyLanguage/Moderator Tools/Watchlist/Experiment#Scope of the experiment|group by toggle experiment]] of the <code>Special:RecentChanges</code>, <code>Special:Watchlist</code>, and <code>Special:RelatedChanges</code> pages on the Chinese, French, and Portuguese Wikipedias to 100 percent, allowing more editors to be part of this experiment. This adjustment is intended to ensure we have sufficient data to make informed decisions when evaluating the experiment results.</span> [https://phabricator.wikimedia.org/T402958][https://phabricator.wikimedia.org/T396789] * <span lang="en" dir="ltr" class="mw-content-ltr">Upon clicking an empty search bar, logged-out users will see suggestions of articles for further reading on English Wikipedia beginning the week of September 22. The feature will be available on both desktop and mobile. All non-English wikis received this change in June and July. The goal is to make it easier for users to find articles. [[mw:Special:MyLanguage/Reading/Web/Content Discovery Experiments/Search Suggestions|Learn more]].</span> * [[File:Octicons-sync.svg|12px|link=|class=skin-invert|ആവർത്തിച്ച് വരുന്നത്]] <span lang="en" dir="ltr" class="mw-content-ltr">View all {{formatnum:37}} community-submitted {{PLURAL:37|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]].</span> '''<span lang="en" dir="ltr" class="mw-content-ltr">Updates for technical contributors</span>''' * [[File:Octicons-sync.svg|12px|link=|class=skin-invert|ആവർത്തിച്ച് വരുന്നത്]] <span lang="en" dir="ltr" class="mw-content-ltr">Detailed code updates later this week:</span> [[mw:MediaWiki 1.45/wmf.17|MediaWiki]] '''<span lang="en" dir="ltr" class="mw-content-ltr">In depth</span>''' * <span lang="en" dir="ltr" class="mw-content-ltr">Wikifunctions now has a new capability called "lightweight enumeration types", an enumeration type is simply a fixed set of values that's in the type's definition. This capability makes it quick and easy to define such a type, and allows for the reuse of values that are already present in Wikidata. Here is [[f:Special:MyLanguage/Wikifunctions:Status updates/2025-07-19|a newsletter]] to learn more.</span> * <span lang="en" dir="ltr" class="mw-content-ltr">The latest [[mw:Special:MyLanguage/Readers/Newsletter updates#August 2025: Newsletter #1|Readers Newsletter]] is now available. This edition includes: the formation of two new teams — Reader Growth and Reader Experience; insights into declining pageviews and account creations; highlights from the Wikimania Nairobi panel on improving the reading experience; upcoming experiments to engage new and existing readers; and more.</span> '''<span lang="en" dir="ltr" class="mw-content-ltr">Meetings and events</span>''' * <span lang="en" dir="ltr" class="mw-content-ltr">Spotlight on some Wikimania 2025 Sessions:</span> ** <span lang="en" dir="ltr" class="mw-content-ltr">Identifying AI-generated text by searching for ISBNs whose checksums fail: Mathias Schindler of WMDE [https://www.youtube.com/watch?v=Dw9o8Lsl974&t=15910s shared tools to help communities search for these].</span> ** <span lang="en" dir="ltr" class="mw-content-ltr">[https://wikimedia.eventyay.com/talk/wikimania2025/talk/TCHZKH/ La durabilité du mouvement Wikimedia face aux défis actuels et futurs]: This session explored how Wikimedia can stay a trusted source of knowledge in the age of generative AI, information overload, and disinformation.</span> '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]]&nbsp;• [[m:Special:MyLanguage/Tech/News/2025/36|വിവർത്തനം ചെയ്യുക]]&nbsp;• [[m:Tech|സഹായം തേടു]]&nbsp;• [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]]&nbsp;• [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div><section end="technews-2025-W36"/> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:48, 1 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29196010 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-37</span> == <div lang="en" dir="ltr"> <section begin="technews-2025-W37"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/37|Translations]] are available. '''Weekly highlight''' * The Editing team is working on a new check: [[mw:Special:MyLanguage/Paste check|Paste check]]. This check informs newcomers who paste text into Wikipedia that the content might not be accepted. This check is an effort to increase the likelihood that the new content people are adding to Wikipedia is aligned with the Movement's commitment to offering information under a free content license. This check will soon be tested at a few wikis. If your community is interested in this test, please [[phab:T403680|tell us in this task]], or [[mw:Talk:Edit check|contact the team]]. '''Updates for editors''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Later this week, users of the "{{int:codemirror-beta-feature-title}}" [[Special:Preferences#mw-prefsection-betafeatures|beta feature]] will be able to use a [[w:en:Lint (software)|linting tool]] to see errors or other potential problems in wikitext in real time. See the [[mw:Special:MyLanguage/Help:Extension:CodeMirror#Linting|help page for more information]]. [https://phabricator.wikimedia.org/T381577] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] When browsing a wiki (like <code dir=ltr>en.wikipedia.org</code>), the software responds in one of two ways: a desktop page, or a redirect to a mobile version on an "m" domain (like <code dir=ltr>en.m.wikipedia.org</code>). Over the next three weeks, MediaWiki will start displaying the mobile version to mobile devices directly on the standard domain, without this redirect. This change does not affect existing m-dot URLs, or the "Desktop view" opt-out. [[mw:Requests for comment/Mobile domain sunsetting/2025 Announcement|Learn more]]. [https://phabricator.wikimedia.org/T214998] * When an edit changes the categories of a page, the changes to the category membership counts are now happening asynchronously. This improves the speed of saving edits, especially when moving many pages to or from the same category, and reduces the risk of site outages, but it means that the counts can show outdated information for a few minutes. [https://phabricator.wikimedia.org/T365303] * Edits on Wikidata to qualifiers (properties and values) and references (properties and values) in a Wikidata item statement will now not add entries to the RecentChanges or Watchlist pages on all other Wikis. This is a temporary change to improve performance while other solutions are created. Wikidata's own pages remain unchanged. [[m:Wikidata For Wikimedia Projects/Reduce change propagation noise#Phase 1: Turn off (temporarily) Qualifiers and References Wikidata edits to the Recent Changes tables|Learn more]]. [https://phabricator.wikimedia.org/T401286][https://phabricator.wikimedia.org/T400698] * Japanese-language wikis have had a major upgrade to the way that search works. The new search should generally give more accurate and more relevant search results. [https://phabricator.wikimedia.org/T318269] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.18|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/37|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W37"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:12, 9 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29238161 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-38</span> == <div lang="en" dir="ltr"> <section begin="technews-2025-W38"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/38|Translations]] are available. '''Updates for editors''' * References lists that are made using the <code dir=ltr><nowiki><references/></nowiki></code> [[mw:Special:MyLanguage/Help:Cite#references-tag|tag]] will now automatically display with columns in Vector 2022 when readers are using its 'standard' settings for text-size and page-width. [https://phabricator.wikimedia.org/T334941] * Starting in the week of October 6, on [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/small.dblist|small wikis]] and [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/medium.dblist|medium wikis]] that have the [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] enabled, all autoconfirmed users will be able to use [[m:Special:MyLanguage/Event Center/Registration|Event Registration]] as an organizer. No changes will be made for [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/large.dblist|large wikis]] unless requested in Phabricator. This change is being made to make it easier for more people to use Event Registration, especially on wikis that are less likely to have policies related to the Event Organizer right. [[m:Special:MyLanguage/CampaignEvents/Proposal to grant autoconfirmed users on small and medium wikis the organizer access to the event registration tool|Learn more]]. * Users that search using regular expressions (regex) can now use additional features including: ** for the <code dir=ltr>intitle:</code> keyword: [[mw:Special:MyLanguage/Help:CirrusSearch#Metacharacters|metacharacters]] for start-of-line (<code dir=ltr>^</code>) and end-of-line (<code dir=ltr>$</code>) anchors [https://phabricator.wikimedia.org/T317599] ** for both <code dir=ltr>intitle:</code> and <code dir=ltr>insource:</code> keywords: shorthand [[mw:Special:MyLanguage/Help:CirrusSearch#Character_Classes|character classes]] for digits (<code dir=ltr>\d</code>), whitespace (<code dir=ltr>\s</code>), and word characters (<code dir=ltr>\w</code>); and [[mw:Special:MyLanguage/Help:CirrusSearch#Escape codes|escape codes]] for line feed (<code dir=ltr>\r</code>), newline (<code dir=ltr>\n</code>), tab (<code dir=ltr>\t</code>), and unicode (e.g. <code dir=ltr>\uHHHH</code>). [https://phabricator.wikimedia.org/T403212] * When you search for text that looks like an IP, the system will now show search results. It used to take you to the contributions for that IP instead of showing search results. [https://phabricator.wikimedia.org/T306325] * [[m:Special:MyLanguage/Tech/Server switch|All wikis will be read-only]] for a few minutes on September 24. This is planned at [https://zonestamp.toolforge.org/1758726000 15:00 UTC]. This is for the datacenter server switchover backup tests which happen twice a year. You can [[diffblog:2025/03/12/hear-that-the-wikis-go-silent-twice-a-year/|read more about the background and details of this process on the Diff blog]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:24}} community-submitted {{PLURAL:24|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that affected users who used the page-tabs to switch from wikitext editing of a section into the visualeditor. [https://phabricator.wikimedia.org/T401043] '''Updates for technical contributors''' * The MediaWiki Interfaces team is redesigning the Wikimedia REST API Sandbox with Codex. If you have feedback on improvements for the API documentation or what makes developer experiences smooth (or frustrating), you’re invited to [https://calendar.google.com/calendar/u/0/appointments/schedules/AcZssZ2aZzbXeQvjOF7gB1fJXiwAYemQjKf4sXNaRODPA7_obFyNBwkzNkoVCoTF-aeov89kIjXHbCQm join an upcoming discovery interview], or [[mw:MediaWiki Interfaces Team/Developer Feedback/Wikimedia Web APIs|leave feedback onwiki]]. [[listarchive:list/wikitech-l@lists.wikimedia.org/thread/C4FBAOA57PH6G5ORVMAUF5TGYBLZDU5Q/|Learn more]]. * Edits to Wikidata aliases (an alternative name for an item or a property) will now be shown in RecentChanges and Watchlist entries on other wikis less often, reducing unnecessary notifications. This will reduce the overall quantity of 'noisy' entries. Wikidata's own pages remain unchanged. [[m:Wikidata For Wikimedia Projects/Reduce change propagation noise#Phase 1: More granular Alias tracking|Learn more]]. [https://phabricator.wikimedia.org/T401288] * The new [https://www.unicode.org/versions/Unicode17.0.0/ Unicode 17.0] version has been released. The [[:c:Category:Unicode Module Datasets|datasets on Commons]] for the [[:d:Q39301585|Module:Unicode data]] have been updated. Wikipedias that do not use the Commons datasets should either update their own data or switch to the Commons datasets. * Users of the [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]] Structured Contents endpoints can now access [https://enterprise.wikimedia.com/blog/parsed-wikipedia-tables/ Parsed Tables]. The new Parsed Tables feature extracts and represents Wikipedia tables in structured JSON. This improves machine accessibility as part of the [https://enterprise.wikimedia.com/api/structured-contents/ Structured Contents initiative]. Structured Contents output is freely available through the [https://enterprise.wikimedia.com/docs/on-demand/#article-structured-contents-beta On-demand API], or through Wikimedia Cloud Services. * A [https://www.kaggle.com/datasets/wikimedia-foundation/english-wikipedia-people-dataset dataset of English Wikipedia biographical information] from [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]] has been published on Kaggle, for evaluation and research. This provides structured data from more than 1.5 million biographies, including birth and death dates, education, affiliations, careers, awards, and more (from a June 2024 snapshot). * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.19|MediaWiki]] '''Meetings and events''' * [[wmania:Special:MyLanguage/2026:Scholarships|Scholarship applications]] for Wikimania 2026 in Paris, France, are open until October 31. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/38|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W38"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:05, 15 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29263921 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-39</span> == <div lang="en" dir="ltr"> <section begin="technews-2025-W39"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/39|Translations]] are available. '''Weekly highlight''' * [https://zonestamp.toolforge.org/1758726000 On September 24th at 15:00 UTC], all Wikimedia sites users will experience a brief read-only period due to a scheduled [[m:Special:MyLanguage/Tech/Server switch|datacenter server switchover]]. The Wikimedia Foundation's Site Reliability Engineering (SRE) team will redirect all traffic from one primary server to its backup. You can listen to the switchover using the [http://listen.hatnote.com/ "Listen to Wikipedia"] tool, where you will hear edits stop for a few minutes during the read-only phase, then resume. This twice-yearly datacenter server switchover ensures reliability by testing the backup datacenter, so that our sites can stay online even if the primary datacenter fails. You can [[diffblog:2025/03/12/hear-that-the-wikis-go-silent-twice-a-year/|read more about the process on the Diff blog]]. '''Updates for editors''' * Editors of [[f:Special:Mylanguage/Wikifunctions:Status updates/2025-09-12#Next round of Wiktionaries to receive embedded Wikifunctions calls|60 more Wiktionaries]] will soon be able to call [[f:Special:MyLanguage/Wikifunctions:Introduction|functions from Wikifunctions]] and integrate them into their pages. A function takes one or more inputs and transforms them into a desired output, like adding numbers, converting miles to meters, calculating elapsed time, or declining a word into a case. They will join the other [[f:Special:MyLanguage/Wikifunctions:Status updates/2025-08-29#Wikifunctions available on 65 Wiktionaries|65 Wiktionary language editions]], which already have access to embedded Wikifunctions calls. Later this year, plans are in place to expand to more Wiktionaries and the Incubator. * A new [[mw:Special:MyLanguage/Help:Magic words#Technical metadata of another page|parser function]] has been added: <code><nowiki>{{#contentmodel}}</nowiki></code>. Template editors and admins can use it to get the localized or canonical name of the [[mw:Special:MyLanguage/Help:ChangeContentModel|content model]] of a specific page. The function makes it easier to create and edit system messages, such as ''MediaWiki:editinginterface'', even when you switch types of pages, like wiki, JavaScript, CSS or JSON page. [https://phabricator.wikimedia.org/T328254] * Adding or editing a <code>DISPLAYTITLE</code> for an article using VisualEditor will no longer be broken. Editors who use VisualEditor mode to modify the <code><nowiki>{{DISPLAYTITLE}}</nowiki></code> would no longer have the literal text "DISPLAYTITLE" or its localized variant added to their articles. A list of pages that may have been affected and might need cleanup is documented in [[phab:P83438|this ticket]]. * Beta users of the Wikipedia Android app can now try the redesigned [[mw:Special:MyLanguage/Wikimedia Apps/Team/Android/Activity Tab Experiment|Activity tab]], which replaces the Edits tab. The new tab offers personalized insights into reading, editing, and donation activity, while simplifying navigation and making app use more engaging. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:12}} community-submitted {{PLURAL:12|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.20|MediaWiki]] '''In depth''' * Wikifunctions users can now import many essential facts involving [[f:Special:MyLanguage/Z6011|geo-coordinates]], [[f:Special:MyLanguage/Z6010|quantities]] and [[f:Special:MyLanguage/Z6064|time]] values from Wikidata. This is made possible by the creation of Wikifunctions types for these values, which makes them available for use by functions in Wikifunctions. Learn more about how this works in [[c:File:ImportingWikidataDatatypesIntoWikifunctions.webm|this video]] and Wikifunctions' [[f:Special:MyLanguage/Wikifunctions:Status updates/2025-08-01#News in Types I: Wikidata quantity|August 1 newsletter]] (for quantities) and [[f:Special:MyLanguage/Wikifunctions:Status updates/2025-08-22#News in Types: Wikidata geo-coordinate|August 22 newsletter]] (for geo-coordinates). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/39|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W39"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:54, 22 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29305556 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-40</span> == <div lang="en" dir="ltr"> <section begin="technews-2025-W40"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/40|Translations]] are available. '''Weekly highlight''' * A major software upgrade has been made to [[phab:|Phabricator]]. The update introduces performance improvements, a refreshed search interface, enhancements to Maniphest task search, updates to user profile pages and project workboards, new Herald automation features, as well as general text input, mobile experience improvements and more. [https://phabricator.wikimedia.org/phame/post/view/321/iterative_improvements_september_2025/] '''Updates for editors''' * The Community Tech team will release the new Community Wishlist extension on October 1, that will improve the way wishes will be submitted. The new extension will allow users to add tags to their wishes to better categorise them, and (in a future iteration) to filter them by status, tags and focus areas. It will also be possible to support individual wishes again, as requested by the community in many instances. The old system will be retired. There will be a brief period of downtime while the extension is deployed and wishes are migrated to the new system. You can read more about this [[:m:Special:MyLanguage/Community Wishlist/Updates|in the latest update]] or you can consult the [[:mw:Special:MyLanguage/Help:Extension:CommunityRequests|current documentation on MediaWiki]]. * As announced [[diffblog:2025/09/02/better-detecting-bots-and-replacing-our-captcha/|on Diff blog]], the production trial of the [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/hCaptcha|hCaptcha]] service for bot detection has begun. The trial is currently using hCaptcha to protect account creation on Chinese, Persian, Portuguese, Indonesian, Japanese, and Turkish Wikipedias, where it will replace our existing [[mw:Special:MyLanguage/Extension:ConfirmEdit#FancyCaptcha|CAPTCHA]] (FancyCaptcha). The goal with the trial is to better block bots while also improving usability and accessibility for users who encounter CAPTCHA challenges. * The [[mw:Special:MyLanguage/Extension:CampaignEvents|CampaignEvents]] extension has been [[m:Special:MyLanguage/CampaignEvents/Deployment status|deployed]] to Wikimedia Commons. The extension makes it easier to organize and participate in collaborative activities, like edit-a-thons and WikiProjects, on the wikis. On Commons, anyone who is a registered user can use it as an event participant. To use it as an organizer, someone needs to have the [[c:Special:MyLanguage/Commons:Event organizers|event organizer right]]. * [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]], a new feature to re-use references with different details has been released to German Wikipedia. You can [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing#test|test the feature]] on testwiki or [https://en.wikipedia.beta.wmcloud.org/wiki/Sub-referencing on betawiki] as well. Please share your thoughts on [[:m:Talk:WMDE Technical Wishes/Sub-referencing#Templates used in sub-references|using templates in sub-references]] or [[:m:Talk:WMDE Technical Wishes/Sub-referencing#Pilot wikis|volunteer to become a pilot wiki]]. * On wikis using the [[mw:Special:MyLanguage/Help:Growth/Mentorship|Mentorship]] system, communities can now opt experienced editors out of Mentorship through [[{{#special:CommunityConfiguration/Mentorship}}]]. Within this setting, communities may define thresholds, based on edit count and account age, to decide when an editor is considered experienced enough to no longer receive Mentorship. [https://phabricator.wikimedia.org/T403563] * The Editing Team and the Machine Learning Team are working on a new check for newcomers: [[mw:Special:MyLanguage/Edit check/Tone Check|Tone check]]. Using a prediction model, this check will encourage editors to improve the tone of their edits, using artificial intelligence. We invite volunteers to review the first version of the Tone language model for the following languages: Arabic, Czech, German, Hebrew, Indonesian, Dutch, Polish, Russian, Turkish, Chinese, Farsi, Italian, Norwegian, Romanian and Latvian. Users from these wikis interested in reviewing this model are [[mw:Special:MyLanguage/Edit_check/Tone_Check/Model_evaluation|invited to sign up at MediaWiki.org]]. The deadline to sign up is on October 3, which will be the start date of the test. * The rollout of [[:mw:Special:MyLanguage/Help:Manage blocks|multiblocks]] had the side effect that non-active block logs may have been shown on {{#special:Contributions}} and on blocked users' user and user_talk pages. This issue will be fully resolved in a few days. As part of the fix, [{{fullurl:Special:Allmessages|prefix=sp-contributions-blocked-notice}} messages prefixed with <code>sp-contributions-blocked-notice</code>] will be removed and replaced with [{{fullurl:Special:Allmessages|prefix=blocked-notice-logextract}} those prefixed with <code>blocked-notice-logextract</code>] in a few weeks. Please help translate the new messages and update any local overrides if needed. * There was a bug with links added using visual editor if they included characters such as <code dir=ltr><nowiki>[ ] |</nowiki></code> after the fragment identifier (<code><nowiki>#</nowiki></code>). They were not encoded properly creating an incorrect link. This has been fixed. [https://phabricator.wikimedia.org/T404823] * One new wiki has been created: a {{int:project-localized-name-group-wikiquote/en}} in [[d:Q9237|Malay]] ([[q:ms:|<code>q:ms:</code>]]) [https://phabricator.wikimedia.org/T404698] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/User Info|User Info Card]] now displays currently active global lock/blocks. [https://phabricator.wikimedia.org/T401128] '''Updates for technical contributors''' * Later this week, editors using Lua modules will be able to use the <code>[[mw:Special:MyLanguage/Extension:Scribunto/Lua reference manual#mw.title.newBatch|mw.title.newBatch]]</code> function to look up the existence of up to 25 pages at once, in a way that only increases the [[mw:Special:MyLanguage/Manual:Parser functions#Expensive parser functions|expensive function]] count once. * A new [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group|Unsupported Tools Working Group]] has been formed as part of ongoing efforts to collectively determine technical work priorities, similar to the [[m:Special:MyLanguage/Product and Technology Advisory Council|Product & Technology Advisory Council]] (PTAC). The working group will help prioritize and review requests for support of unmaintained extensions, gadgets, bots, and tools. For the first cycle, the group will be prioritizing an unsupported Wikimedia Commons tool. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.21|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/40|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W40"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:50, 29 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29355230 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-41</span> == <div lang="en" dir="ltr"> <section begin="technews-2025-W41"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/41|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Help:Edit check#paste|Paste Check]] is a new Edit Check feature to help avoid and fight copyright violations. When editors paste text into an article, Paste Check prompts them to confirm the origin and licensing of the content. Starting Wednesday, 8 October, [[phab:T403680|22 wikis will test Paste Check]]. Paste Check will help new volunteers understand and follow the policies and guidelines necessary to make constructive contributions to Wikipedia projects. '''Updates for editors''' * Mobile devices will receive mobile articles directly on the standard domain (like <code>en.wikipedia.org</code>), instead of via a redirect to an "m" domain (like <code>en.m.wikipedia.org</code>). This change improves performance. This week it will be enabled on Wikipedias. The existing mobile URLs and the "Desktop view" opt-out remain available. [[mw:Requests for comment/Mobile domain sunsetting/2025 Announcement|Learn more]]. [https://phabricator.wikimedia.org/T214998] * New [[mw:Special:MyLanguage/Help:CirrusSearch#creationdate and lasteditdate|date filters]], <code dir=ltr>creationdate:</code> and <code dir=ltr>lasteditdate:</code>, are now available in the wiki search engine. This allows users to filter search results by a page's first or last revision date. The filters support comparison operators (e.g. <code dir=ltr>>2024</code>) and relative dates (e.g. <code dir=ltr>today-1d</code>), making it easier to find recently updated content or pages within specific age ranges. [https://phabricator.wikimedia.org/T403593] * [[f:|Wikifunctions]] now supports rich text in embedded calls across the 150 wikis where it's enabled. To showcase this, the team created a [[f:Z26333|Latin declination table]] that Wiktionary editors can use to automatically generate noun forms, producing clear, formatted results — see an [[f:Wikifunctions:Embedded function calls/Wiktionary tables demonstration|example output]]. If you need any help or have any feedback, please [[f:Wikifunctions:Project chat|contact the Wikifunctions Team]]. [https://phabricator.wikimedia.org/T397402] * An edit link will now appear inside the categories box on article pages for logged in users, which will directly launch the VisualEditor category dialog. [https://phabricator.wikimedia.org/T291691] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:34}} community-submitted {{PLURAL:34|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a problem downloading pdf files last week and that has been resolved. [https://phabricator.wikimedia.org/T405957] '''Updates for technical contributors''' * The field <code dir=ltr>rev_sha1</code> in the revision database table is being removed in favor of <code dir=ltr>content_sha1</code> in the content database table. See [https://lists.wikimedia.org/hyperkitty/list/cloud@lists.wikimedia.org/thread/2D2M3SP4WHR6BXXKTZ2PBLZQYR3EGQVR/ the announcement] for more information. * The [[mw:Special:MyLanguage/Reading/Web|Reader Experience team]] will roll out [[w:en:Light-on-dark color scheme|Dark Mode]] user interface on all Wikimedia sites on October 29, 2025. All anonymous users of Wikimedia sites will have the option to activate a color scheme that features light-colored text on a dark background. This is designed to provide a more comfortable reading experience, especially in low-light situations. Template authors and technical contributors are encouraged to [[mw:Special:MyLanguage/Reading/Web/Accessibility for reading/Updates/2024-04|learn how to make pages ready for Dark mode]] and address any compatibility issues found in templates in their wiki before the enablement. Please contact the Web team for questions or any support on [[mw:Talk:Reading/Web/Accessibility for reading#|this talk page]] before the enablement. [https://phabricator.wikimedia.org/T395628] * Starting on Monday, October 6, API endpoints under the <code>rest.php</code> path will be rerouted through a new internal API Gateway. Individual wikis will be updated based on the standard release groups, with total traffic increased over time. This change is expected to be non-breaking and non-disruptive. If any issues are observed, please file a Phabricator ticket to the [[phab:tag/serviceops/|Service Ops team board]]. [https://phabricator.wikimedia.org/T400130] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.22|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/41|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W41"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:21, 6 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29400897 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-42</span> == <div lang="en" dir="ltr"> <section begin="technews-2025-W42"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/42|Translations]] are available. '''Weekly highlight''' * Last week, improvements to account security and two-factor authentication (2FA) features were enabled across all wikis. These changes include user interface improvements for [https://auth.wikimedia.org/metawiki/wiki/Special:AccountSecurity Special:AccountSecurity], the support of multiple 2FA methods via authenticator apps and portable security keys (previously users could only enable one method), and a new Recovery Codes module which facilitates fewer account lockouts due to lost two-factor apps and devices. As part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] project, work is continuing through the rest of 2025 on further user experience improvements, and support for passkeys as an alternate second factor. '''Updates for editors''' * Another part of the Account security project is making 2FA generally available to all users. Along with editors with advanced privileges, such as administrators and bureaucrats, 40% of editors now have access to 2FA. You can check if you have access at [https://auth.wikimedia.org/metawiki/wiki/Special:AccountSecurity Special:AccountSecurity]. Instructions for activation are on the linked page. The plan is to continue increasing availability if it is determined that the user support capabilities are able to support global usage. [https://phabricator.wikimedia.org/T400579] * This week, users at wikis where talk page [[mw:Special:MyLanguage/Talk pages project/Usability|Usability Improvements]] are already available by default (everywhere ''except'' the 12 wikis listed in [[phab:T379264|T379264]]) will gain the ability to Thank a comment directly from the talk page it appears on. Before this change, Thanking could only be done by visiting the revision history of the talk page. You can [[diffblog:2025/10/13/revolutionizing-gratitude-a-new-era-of-thanking-comments/|learn more about this change]]. [https://phabricator.wikimedia.org/T366095] * Users who have not [[Special:Preferences#mw-prefsection-personal-email|verified their email address]] will soon be receiving monthly Notification reminders to do so. This is because users who have verified their email can more easily recover their account. These reminders will not be sent if the user is inactive or removes the unverified email from their account. [https://www.mediawiki.org/wiki/Special:MyLanguage/Help:Email_confirmation][https://phabricator.wikimedia.org/T58074] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a fix was made for an occasional error with saving translated paragraphs in the Content Translation tool, and the related error messages are now easier to see. [https://phabricator.wikimedia.org/T376531] '''Updates for technical contributors''' * The Unsupported Tools Working Group has chosen [[c:Special:MyLanguage/Commons:Video2commons|Video2Commons]] as the first tool for its pilot cycle. The group will explore ways to improve and sustain the tool over the coming months. [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group|Learn more on Meta]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.23|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/42|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W42"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:58, 13 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29434481 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-43</span> == <div lang="en" dir="ltr"> <section begin="technews-2025-W43"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/43|Translations]] are available. '''Updates for editors''' * To optimize how user data is stored in our databases, the saved preferences of users who haven't logged in for over five years and have fewer than 100 edits will be cleared. When those users return, default settings will apply. [https://phabricator.wikimedia.org/T406724] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a broken link from the GlobalContributions interface message to the XTools GlobalContributions page which has now been fixed. [https://phabricator.wikimedia.org/T406415] '''Updates for technical contributors''' * The work to reroute all traffic to API endpoints under the <code dir=ltr><nowiki>rest.php</nowiki></code> route through a common API gateway is now complete. If any issues are observed, please file a phabricator ticket to the [[phab:tag/serviceops/|Service Ops team board]]. * Edits to Wikidata references or qualifiers will now be shown in RecentChanges and Watchlist entries on other wikis less often, reducing unnecessary notifications. This will reduce the overall quantity of 'noisy' entries. Wikidata's own pages remain unchanged. [https://phabricator.wikimedia.org/T401290] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.24|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/43|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W43"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:34, 20 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29478670 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-44</span> == <div lang="en" dir="ltr"> <section begin="technews-2025-W44"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/44|Translations]] are available. '''Updates for editors''' * The Wikipedia iOS app has launched an A/B/C test of improvements made to the tabbed browsing feature for select regions and languages. The test, named “More dynamic tabs”, explores new tab experiences and includes “Did you know” and “Because you read” article recommendations. You can [[mw:Special:MyLanguage/Wikimedia Apps/Team/iOS/Tabbed Browsing (Tabs)/New Tab Experience and Recommendations Experiment|read more on the project page]]. * Autoconfirmed users on [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/small.dblist|small]] and [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/medium.dblist|medium wikis]] with the CampaignEvents extension can now use [[m:Special:MyLanguage/Event Center/Registration|Event Registration]] without the Event Organizer right. This feature lets organizers enable registration, manage participants, and lets users register with one click instead of signing event pages. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue of flashing colors when holding or pressing the arrow keys under the dark mode settings in Vector 2022 has been fixed. [https://phabricator.wikimedia.org/T402285] '''Updates for technical contributors''' * The CampaignEvents extension will be deployed to all remaining wikis during the week of 17 November 2025. The extension currently includes three features: Event Registration, Collaboration List, and Invitation List. For this rollout, Invitation List will not be enabled on Wikifunctions and MediaWiki unless requested by those communities. [[m:Special:MyLanguage/CampaignEvents/Deployment status|Visit the deployment page to learn more]]. * The SwaggerUI-based REST sandbox experience is now live on all wiki projects. The sandbox can be accessed through the [[{{#special:RestSandbox}}]] page. Please report any issues to the MediaWiki Interfaces team board, or join the discussion on the [[mw:Special:MyLanguage/MediaWiki Interfaces Team/Feature Feedback/REST Sandbox|project launch]] page. [https://phabricator.wikimedia.org/project/board/6931/] * Transform endpoints with a trailing slash path in the MediaWiki REST API are now marked as deprecated. They will remain functional during this time, but removal is expected by the end of January 2026. All API users currently calling them are encouraged to transition to the non-trailing slash versions. Both endpoint variations can be found and tested using the [https://test.wikipedia.org/w/index.php?api=mw-extra&title=Special%3ARestSandbox REST Sandbox]. See the [[mw:API/Deprecation|MediaWiki REST API Deprecation]] page for more detailed information about the API deprecation policies and procedures. * A dedicated [[mw:API:REST API/Changelog|changelog now exists for the MediaWiki REST API]]. The changelog provides an overview of these changes, making it easier for developers to keep track of improvements and iterations. Announcements will also continue to flow through the standard communication channels, including Tech News and email distribution lists, but can now be more easily referenced from a central location. If you have feedback about the style, structure, or content of this changelog, please [[mw:API talk:REST API/Changelog|join the discussion]]. * Administrators can delete the tracking category which was previously added by the JsonConfig extension, as it is no longer used. See the categories linked from [[d:Q130635582#sitelinks-wikipedia|Q130635582]]. It is OK if there are still pages listed in the category as that is just a caching issue, and they will be automatically cleared out the next time each page is edited. [https://phabricator.wikimedia.org/T378352] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.25|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/44|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W44"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:30, 27 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29513638 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-45</span> == <div lang="en" dir="ltr"> <section begin="technews-2025-W45"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/45|Translations]] are available. '''Updates for editors''' * Administrators will now find that [[{{#special:MergeHistory}}]] is now significantly more flexible about what it can merge. It can now merge sections taken from the middle of the history of the source (rather than only the start) and insert revisions anywhere in the history of the destination page (rather than only the start). [https://phabricator.wikimedia.org/T382958] * For users with "{{int:discussiontools-preference-autotopicsub}}" [[Special:Preferences#mw-prefsection-editing|enabled in their preferences]], starting a new topic or adding a reply to an existing topic will now subscribe them to replies to that topic. Previously, this would only happen if the DiscussionTools "{{int:Skin-action-addsection}}" or "{{int:Discussiontools-replybutton}}" widgets were used. When DiscussionTools was originally launched existing accounts were not opted in to automatic topic subscriptions, so this change should primarily affect newer accounts and users who have deliberately changed their preferences since that time. [https://phabricator.wikimedia.org/T290778] * Scribunto modules can now be used to [[mw:Special:MyLanguage/Extension:Scribunto/Lua reference manual#SVG library|generate SVG images]]. This can be used to build charts, graphics and other visualizations dynamically through Lua, reducing the need to compose them externally and upload them as files. [https://phabricator.wikimedia.org/T405861] * Wikimedia sites now provide all anonymous users with the option to enable a dark mode color scheme, featuring light-colored text on a dark background. This enhancement aims to deliver a more enjoyable reading experience, especially in dimly lit environments. [https://phabricator.wikimedia.org/T395628] * Users with large watchlists have long faced timeouts when editing [[Special:EditWatchlist|Special:EditWatchlist]]. The page now loads entries in smaller sections instead of all at once due to a paging update, allowing everyone to edit their watchlists smoothly. As part of the database update, sorting by expiry has been removed because it was over 100× slower than sorting by title. A [https://meta.wikimedia.org/wiki/Community_Wishlist/W454 community wish] has been created to explore alternative ways to restore sort-by-expiry. If this feature is important to you, please support the wish! [https://phabricator.wikimedia.org/T41510] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the fixing of the persisting highlighting when using VisualEditor find and replace during a query. [https://phabricator.wikimedia.org/T407318] '''Updates for technical contributors''' * Since 2019 the [[m:Special:MyLanguage/Wikimedia URL Shortener|Wikimedia URL Shortener]] at https://w.wiki is available for all Wikimedia wikis to create short links to articles, permalinks, diffs, etc. It is available in the sidebar as "Get shortened URL". There are 30 wikis that also install an older "ShortUrl" extension. The old extension will soon be removed. This means <code>/s/</code> URLs will not be advertised under article titles via HTML <code dir=ltr>class="title-shortlink"</code>. The <code>/s/</code> URLs will keep working. [https://phabricator.wikimedia.org/T107188] * On Thursday, October 30, the [[:mw:Special:MyLanguage/MediaWiki Interfaces Team|MediaWiki Interfaces]] and [[:mw:Special:MyLanguage/Wikimedia Site Reliability Engineering|SRE Service Operations]] teams began rerouting Action API traffic through a common API gateway. Individual wikis will be updated based on the standard release groups, with total traffic increased over time. This change is expected to be non-breaking and non-disruptive. If any issues are observed, please file a Phabricator ticket to the [https://phabricator.wikimedia.org/tag/serviceops/ Service Ops team] board. * MediaWiki Train deployments will pause for the final two weeks of 2025: 22 December and 29 December. Backport windows will also pause between Monday, 22 December 2025 and Thursday, 2 January 2026. A backport window is a scheduled time to add things like bug fixes and configuration changes. There are seven deployment trains remaining for 2025. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/SMWTEAES4SDLDUSK4HMWNBSKNCXZAWYN/] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.26|MediaWiki]] '''In depth''' * In 2025, the Wikimedia Foundation reported that AI systems and search engines increasingly use Wikipedia content without driving users to the site, contributing to an 8% drop in human pageviews compared to 2024. After detecting bots disguised as humans, Wikimedia updated its traffic data to reflect this shift. Read more about current user trends on Wikipedia in [[diffblog:2025/10/17/new-user-trends-on-wikipedia/|a Diff blog post]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/45|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W45"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:32, 3 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29552512 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-46</span> == <div lang="en" dir="ltr"> <section begin="technews-2025-W46"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/46|Translations]] are available. '''Updates for editors''' [[File:Talk pages default look (April 2023).jpg|thumb|alt=Screenshot of the visual improvements made on talk pages|Example of a talk page with the new design, in French.]] * Starting November 12, users will see a change in the [[m:Special:MyLanguage/Talk pages project/Feature summary#Usability improvements|appearance of talk pages]] on [[Phab:T379264|some Wikipedias]]. Almost [[phab:T392121|all wikis]] have received this design change; [[phab:T409297|English Wikipedia]] will get these changes later. You can read more [[diffblog:2024/05/02/making-talk-pages-better-for-everyone/|on ''Diff'']]. Users can opt out of these changes [[Special:Preferences#mw-prefsection-editing|in their user preferences]] in "{{int:discussiontools-preference-visualenhancements}}". [https://phabricator.wikimedia.org/T379264] * MediaWiki can now display a [[mw:Special:MyLanguage/Help:Protection indicators|page indicator]] automatically while a page is protected. This feature is disabled by default. It can be enabled by [[m:Special:MyLanguage/Requesting wiki configuration changes|community request]]. [https://phabricator.wikimedia.org/T12347] * Using the "{{int:showpreview}}" or "{{int:showdiff}}" buttons in the wikitext editor will now carry over certain URL parameters like '[[mw:Special:MyLanguage/Manual:Parameters to index.php#useskin|useskin]]', '[[mw:Special:MyLanguage/Manual:Parameters to index.php#uselang|uselang]]' and '[[mw:Special:MyLanguage/Help:Section#Editing sections|section]]'. This update also fixes an issue where, if the browser crashed while previewing an edit to a single section, saving this edit could overwrite the entire page with just that section’s content. [https://phabricator.wikimedia.org/T62744][https://phabricator.wikimedia.org/T24029][https://phabricator.wikimedia.org/T155097] * Wikivoyage wikis can use [[mw:Special:MyLanguage/Help:Extension:Kartographer#Markers and counters|colored map markers in the article text]]. The text of these markers will now be shown in contrasting black or white color, instead of always being white. Local workarounds for the problem can be removed. [https://phabricator.wikimedia.org/T369454] * The Activity tab in the Wikipedia Android app is now available for all users. The new tab offers personalized insights into reading, editing, and donation activity, while simplifying navigation and making app use more engaging. [https://www.mediawiki.org/wiki/Wikimedia_Apps/Team/Android/Activity_Tab_Experiment] * The Reader Growth team is launching an experiment called "Image browsing" to test how to make it easier for readers to browse and discover images on Wikipedia articles. This experiment, a mobile-only A/B test, will go live on English Wikipedia in the week of November 17 and will run for four weeks, affecting 0.05% of users on English wiki. The test launched on November 3 on Arabic, Chinese, French, Indonesian, and Vietnamese wikis, affecting up to 10% of users on those wikis. [https://www.mediawiki.org/wiki/Readers/Reader_Growth/WE3.1.3_Image_Browsing] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example the inability to lock accounts on mobile sites has been fixed. [https://phabricator.wikimedia.org/T256185] '''Updates for technical contributors''' * [[wikitech:Help talk:Toolforge/Toolforge standards committee#November 2025 committee nominations|Nominations are open on Wikitech]] for new [[wikitech:Help:Toolforge/Toolforge standards committee|Toolforge standards committee]] members. The committee oversees the Toolforge [[wikitech:Help:Toolforge/Right to fork policy|Right to fork policy]] and [[wikitech:Help:Toolforge/Abandoned tool policy|Abandoned tool policy]] among other duties. Nominations will remain open through 2025-11-28. * The [[w:JSON Web Token#Standard fields|JWT issuer field]] in [[mw:Special:MyLanguage/OAuth/For Developers#OAuth 2|OAuth 2 access tokens]] for [[m:Special:MyLanguage/Help:Unified login|SUL wikis]] has been changed to <code><nowiki>https://meta.wikimedia.org</nowiki></code>. Old access tokens will still work. [https://phabricator.wikimedia.org/T399199] * The [[w:JSON Web Token#Standard fields|JWT subject field]] in [[mw:Special:MyLanguage/OAuth/For Developers#OAuth 2|OAuth 2 access tokens]] will soon change from <code><user id></code> to <code dir=ltr style="white-space:nowrap">mw:<identity type>:<user id></code>, where <code><identity type></code> is typically <code dir=ltr>CentralAuth:</code><!-- not a typo --> (for [[m:Special:MyLanguage/Help:Unified login|SUL wikis]]) or <code dir=ltr style="white-space:nowrap">local:<wiki id></code> (for other wikis). This is to avoid conflicts between different user ID types, and to make OAuth 2 access tokens and the <code>sessionJwt</code> cookie more similar. Old access tokens will still work. [https://phabricator.wikimedia.org/T399199] * MediaWiki's block messages ([[MediaWiki:Blockedtext|blockedtext]], [[MediaWiki:Blockedtext-partial|blockedtext-partial]], [[MediaWiki:Autoblockedtext|autoblockedtext]], [[MediaWiki:Systemblockedtext|systemblockedtext]], [[MediaWiki:Blockedtext-tempuser|blockedtext-tempuser]], [[MediaWiki:Autoblockedtext-tempuser|autoblockedtext-tempuser]]) now support additional parameters indicating whether the user is blocked from editing their own user talk page <code><nowiki>$9</nowiki></code> or emailing other users <code><nowiki>$</nowiki><nowiki>10</nowiki></code>. [https://phabricator.wikimedia.org/T285612] * A <code>REL1_45</code> branch for MediaWiki core and each of the extensions and skins in Wikimedia git has been created. This is the first step in the release process for MediaWiki 1.45.0, scheduled for late November 2025. If you are working on a critical bug fix or working on a new feature, you may need to take note of this change. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/ZUY7TY3Z6XPZWZVAZV63OPO5OW52Q6GE/] * The process for generating CirrusSearch dumps has been updated due to slowing performance. If you encounter any issues migrating to the replacement dumps, please contact the Search Platform Team for support. [https://phabricator.wikimedia.org/T366248][https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/3KQPOR6ACVN6OVLMLZPIBXQSWQKW4E3K/] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.2|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/46|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W46"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:37, 10 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29606150 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-47</span> == <div lang="en" dir="ltr"> <section begin="technews-2025-W47"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/47|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Readers/Reader Experience|Reader Experience team]] is experimenting with [[mw:Special:MyLanguage/Readers/Reader Experience/WE3.3.4_Reading lists|reading lists on mobile web]], allowing logged-in readers with no edits to save private lists of articles for later. The experiment is running on Arabic, Chinese, French, Indonesian, and Vietnamese Wikipedias since the week of 10 November, and will begin on English Wikipedia the week of 17 November. * Users who can’t receive their email verification code during login can now get help by submitting a form on a new special page. This update is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] initiative. If your account has an email address, please make sure you still have access to it. When logging in from a new device or location without 2FA, you may be asked to enter a 6-digit code sent by email to finish logging in. [[mw:Special:MyLanguage/Product Safety and Integrity/Account Security#Why are you requiring me to enter a code from my email to log in? Can I opt out of this?|Learn more]]. * One new wiki has been created: a {{int:project-localized-name-group-wikisource}} in [[d:Q13324|Minangkabau]] ([[s:min:|<code>s:min:</code>]]) [https://phabricator.wikimedia.org/T408317] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * As part of the [[mw:Special:MyLanguage/Parsoid/Parser Unification|Parser Unification]] project, the Content Transform Team rolled out Parsoid as the default parser to many low-traffic Wikipedias and is preparing the next step to high traffic ones. This message is an invitation for you to opt-in to Parsoid, as described in the [[mw:Special:MyLanguage/Help:Extension:ParserMigration|Extension:ParserMigration]] documentation, and identify any issues you might encounter with your own workflow using bots, gadgets, or user scripts. Please, let us know through the ''"Report Visual Bug"'' link in the Tools sidebar or create a phab ticket and tag the [[phab:project/view/5846|Content Transform Team in Phabricator]]. * Unsupported Tools: Several issues with [[:c:Special:MyLanguage/Commons:Video2commons|Video2Commons]] have been fixed, including filename-related upload failures, black-video imports, and retry handling. AV1 support has also been added. Ongoing work focuses on backend stability, ffmpeg errors, subtitle imports, metadata handling, and playlist uploads. To track specific tasks, check the [[phab:tag/video2commons/|Phabricator board]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.3|MediaWiki]] '''Meetings and events''' * Save the date for the next Wikimedia Hackathon happening in Milan, Italy from May 1–3, 2026. Registration will open in January 2026. [https://pretix.eu/wikimedia/Hackathon-2026/ Scholarship applications are currently open], and will close on November 28, 2025. If you have any questions, please email <bdi lang="en" dir="ltr">hackathon@wikimedia.org</bdi>. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/47|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W47"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:25, 17 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29627455 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-48</span> == <div lang="en" dir="ltr"> <section begin="technews-2025-W48"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/48|Translations]] are available. '''Updates for editors''' * Last week, the [[mw:Special:MyLanguage/Wikimedia Search Platform|Wikimedia Search Team]] recreated the "DWIM" (Do What I Mean) gadget functionality server-side, for Russian and Hebrew Wikipedias. This feature adds cross-keyboard suggestions to the standard search-box suggestions. For example, searching for ''<span lang="und" dir="ltr">cxfcnmt</span>'' on Russian Wikipedia will now add suggestions for ''<span lang="ru" dir="ltr">счастье</span>'' ("happiness") that the user probably intended. They plan to enable this feature for other Russian and Hebrew wikis this week. [https://phabricator.wikimedia.org/T408734] * Later this week, users of the "{{int:codemirror-beta-feature-title}}" [[Special:Preferences#mw-prefsection-betafeatures|beta feature]] will have syntax highlighting available in [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]]. This requires that the "{{int:discussiontools-preference-sourcemodetoolbar}}" preference be set. [https://phabricator.wikimedia.org/T407918] * [[mw:Special:MyLanguage/Help:Extension:CampaignEvents|Campaign events extension]] – the set of tools for coordinating events and other on-wiki collaborations has now been deployed to all Wikimedia wikis. A new feature known as [[m:Special:MyLanguage/CampaignEvents/Collaborative contributions|Collaborative contribution]] to help organizers and participants see the impact of activities has also been added. Join the upcoming [[m:Special:MyLanguage/Event:Connection learning session 3|learning session]] to see the new feature in action and share your feedback. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:24}} community-submitted {{PLURAL:24|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the bug which stopped CodeReviewBot from working, has now been fixed. [https://phabricator.wikimedia.org/T410417] '''Updates for technical contributors''' * Users of Wikimedia API can join a usability study to help validate the new design of Wikimedia REST API sandboxes. Interested participants should fill the [https://wikimediafoundation.limesurvey.net/487662 recruitment survey]. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/IREJRRWTZTGCYWQHDMSNJFTQAEPOOAE3/] * The MediaWiki Interfaces team is deprecating XSLT stylesheets within the Action API. Support for <code dir=ltr>format=xml'''&xlst={stylesheet}'''</code> will be removed from Wikimedia projects by the end of November, 2025. In addition, it will soon be disabled by default in MediaWiki release versions: v1.43 (LTS), v1.44, and v1.45. Support for XSLT stylesheets will be fully removed from MediaWiki v1.46 (expected to release between April and May 2026). [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/5AX7UWAVVUNUSBOIRHMNOKWOZ5EZI3JX/] * The WDQS legacy endpoint ([https://query-legacy-full.wikidata.org/ query-legacy-full.wikidata.org]) will be decommissioned at the end of December 2025, and finally closed down on 7th January 2026. After this date, users should expect requests to query.wikidata.org that require the full graph to fail or return invalid results if they are not rewritten to use SPARQL federation. The team encourages users to ensure that tools and workflows use the supported WDQS endpoints (<span dir=ltr><nowiki>https://query.wikidata.org/</nowiki></span> - Main graph or <span dir=ltr><nowiki>https://query-scholarly.wikidata.org/</nowiki></span> - Scholarly graph). For support with migrating use cases, please review the [[d:Special:MyLanguage/Wikidata:Data_access|Data Access]] and [[d:Wikidata:Request_a_query|Request a Query]] pages for details and assistance on alternative access methods. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.4|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/48|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W48"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 15:55, 24 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29702226 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-49</span> == <div lang="en" dir="ltr"> <section begin="technews-2025-W49"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/49|Translations]] are available. '''Updates for editors''' * The Wikipedia Year in Review 2025 will be available on December 2 for users of iOS and Android Wikipedia apps, featuring new personalized insights, updated reading highlights, and refreshed designs. Learn more on the review's [[mw:Special:MyLanguage/Wikimedia Apps/Team/Wikipedia Year in Review/Updates|project page]]. * The Growth team is working on improving the text and presentation of the Verification Email sent to new users to make them more welcoming, useful and informative. Some new text have been drafted for A/B testing and you can help by translating them. See [[phab:T396155|Phabricator]]. * [[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]] will now be deployed at Japanese, Urdu and Chinese Wikipedias on December 2. Add a link is based on a prediction model that suggests links to be added to articles. While this feature has already been available on most Wikipedias, the prediction model could not support certain languages. A new model has now been developed to handle these languages, and it will be gradually rolled out to other Wikipedias over time. If you would like to know more, please contact [[mw:user:Trizek (WMF)|Trizek (WMF)]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:34}} community-submitted {{PLURAL:34|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where search boxes on some Commons pages showed no results due to switch from SpecialSearch to MediaSearch, has now been fixed. [https://phabricator.wikimedia.org/T399476] * Two new wikis have been created: ** a {{int:project-localized-name-group-wikipedia}} in [[d:Q36846|Toki Pona]] ([[w:tok:|<code>w:tok:</code>]]) [https://phabricator.wikimedia.org/T404457] ** a {{int:project-localized-name-group-wikiquote}} in [[d:Q33655|Nigerian Pidgin]] ([[q:pcm:|<code>q:pcm:</code>]]) [https://phabricator.wikimedia.org/T408318] '''Updates for technical contributors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.5|MediaWiki]] '''In depth''' * The Wikimedia Foundation is in the early stages of exploring approaches to '''Article guidance'''. The initiative aims to identify interventions that could help new editors easily understand and apply existing Wikipedia practices and policies when creating an article. The project is in the exploration and early experimental design phase. All community members are encouraged to [[mw:Special:MyLanguage/Article guidance|learn more]] about the project, and share their thoughts on [[mw:Special:MyLanguage/Talk:Article guidance|the talk page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/49|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W49"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:57, 1 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29732328 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-50</span> == <div lang="en" dir="ltr"> <section begin="technews-2025-W50"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/50|Translations]] are available. '''Weekly highlight''' * Anybody who wishes to secure their user account can now use [[m:Special:MyLanguage/Help:Two-factor authentication|two-factor authentication]] (2FA). This is available to all registered users of all Wikimedia projects. This is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] initiative. Later, 2FA will be required for all users who can take security- or privacy-sensitive actions. '''Updates for editors''' * Following last week's deployments, the [[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]] feature, which allows editors to add suggested links during editing, will be available to an additional [[Phab:T410469|33 Wikipedias]] starting on 9 December. This expansion is possible thanks to the new prediction model that now supports all languages, including those that were previously not covered. While the feature has been available on most Wikipedias for some time, this rollout brings us closer to using the improved model everywhere. If you have any questions or would like more details please contact [[mw:user:Trizek (WMF)|Trizek (WMF)]]. * Last week, the [[mw:Special:MyLanguage/Wikimedia Search Platform|Search Platform team]] added [[w:en:Transliteration|transliterated]] as-you-type search suggestions to Georgian wikis. If there are only a few regular search suggestions, then queries in Latin or Cyrillic script [[phab:T127003|are now rewritten into Georgian script]] to look for more matches. For example, searching for either <bdi lang="ka-Latn" dir="ltr">''bedniereba''</bdi> or <bdi lang="ka-Cyrl" dir="ltr">''бедниереба''</bdi> will now suggest the existing article about <bdi lang="ka" dir="ltr">ბედნიერება</bdi> ("happiness"). You can recommend other languages where transliterated suggestions would be useful [[phab:T375215|on Phabricator]] for future development. * Later this week, a controlled experiment will begin for editors on the 100 largest Wikipedias who are editing a section in the mobile web visual editor. 50% of these editors will notice a new "Edit full page" button that will enable them to expand their editing session to the whole page. This feature is intended to make it easier for people on mobile web to edit any article section, regardless of which section-edit icon they tapped to begin. The experiment will last ~4 weeks. You can find [[phab:T409112|more details]] about the project. * Later this week, the [[mw:Special:MyLanguage/Readers/Reader Growth|Reader Growth team]] will launch a [[mw:Special:MyLanguage/Readers/Reader Growth/WE3.1.14 Expanded Mobile Sections|mobile web experiment]] to expand all article sections by default (currently they are collapsed by default) and pin the section header the user is currently reading to the top of the page. The experiment will affect 10% of users on Arabic, Chinese, French, Indonesian, and Vietnamese Wikipedias. [https://phabricator.wikimedia.org/T409485] * The [[mw:Special:MyLanguage/Wikimedia Apps/Team/Wikipedia Year in Review/2025 Year in Review|Wikipedia Year in Review 2025]], a feature in the Wikipedia mobile apps (iOS and Android) that provides users with a personalised summary of their engagement with Wikipedia over the year, is now available on the iOS and Android apps. This edition includes expanded personalised insights, improved reading highlights, new donor messaging, and updated designs. Open the app to view your Year in Review and explore your reading journey from 2025. * A recent software bug caused edits made with VisualEditor to make unintended changes to wikitext, including removing whitespace and replacing spaces with underscores in wikilinks inside citations. This was partially fixed last week, and further fixes are in progress. Editors who used VisualEditor between November 28 and December 2 should review their edits for unexpected modifications. [https://phabricator.wikimedia.org/T411238] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the incorrect handling of URLs copied from the address bar of Microsoft Edge users, has been resolved. [https://phabricator.wikimedia.org/T341281] '''Updates for technical contributors''' * Starting this week, users of the "{{int:codemirror-beta-feature-title}}" [[Special:Preferences#mw-prefsection-betafeatures|beta feature]] will have [[mw:Special:MyLanguage/Help:Extension:CodeMirror|CodeMirror]] as the editor for Lua, JavaScript, CSS, JSON and Vue content models, instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]]. With this, the [[mw:Special:MyLanguage/Help:Extension:CodeMirror#Linting|linters]] will be upgraded. This is part of a larger effort to eventually replace CodeEditor and provide a consistent code editing experience. [https://phabricator.wikimedia.org/T373711] * Developers are encouraged to take the [https://wikimediafoundation.limesurvey.net/552643 2025 Developer Satisfaction Survey], which remains open until 5 January 2026. If you build software for the Wikimedia ecosystem and would like to share your experiences or feedback, your participation is greatly appreciated. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/W4WBKO6Q55UWWCCSFWQATKEXBEHP3QNR/] * There is no new MediaWiki version this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/50|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W50"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:44, 8 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29738112 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-51</span> == <div lang="en" dir="ltr"> <section begin="technews-2025-W51"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/51|Translations]] are available. '''Updates for editors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:18}} community-submitted {{PLURAL:18|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, one of the fixes addressed an issue for temporary accounts adding an external URL, which triggered an hCaptcha request in more cases than intended, and did not display the required popup on the first attempt to publish the edit. [https://phabricator.wikimedia.org/T411927] '''Updates for technical contributors''' * To improve database and site performance, external links to Wikimedia projects will no longer be stored in the database. This means they will not be searchable in [[{{#special:LinkSearch}}]], will not be checked by the Spam Blacklist or AbuseFilter as new links, and will not be in the <code dir=ltr>externallinks</code> table on database replicas. In the future this may be extended to other highly-linked trusted websites on a per-wiki basis, such as Creative Commons links on Wikimedia Commons. [https://phabricator.wikimedia.org/T405005] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.7|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/51|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W51"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:02, 15 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29796010 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-52</span> == <div lang="en" dir="ltr"> <section begin="technews-2025-W52"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/52|Translations]] are available. '''Updates for editors''' * From January, edit filters [[mw:Special:MyLanguage/Extension:AbuseFilter/Access flags|can be set]] to automatically suppress their details such as rules and list of attempted edits and actions. This will help oversighters use edit filters to prevent doxxing or other suppressible material. [https://phabricator.wikimedia.org/T290324] * The next issue of Tech News will be sent out on 12 January 2026 because of the end of year holidays. Thank you to all of the translators, and people who submitted content or feedback, this year. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:16}} community-submitted {{PLURAL:16|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the crash that occurred when tapping "First Steps" in the Wikipedia Android Year in Review has now been fixed, and the feature opens as expected. [https://phabricator.wikimedia.org/T411546] '''Updates for technical contributors''' * Interface elements such as diffs and categories generated by MediaWiki used to have the attribute <code dir=ltr>data-mw="interface"</code> to distinguish from wiki content. The attribute has been replaced with <code dir=ltr>data-mw-interface=""</code>, to avoid potential conflicts with other <code dir=ltr>data-mw</code> attributes, which are generated by Parsoid. [https://phabricator.wikimedia.org/T409187] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] There is no new MediaWiki version this week or next week. '''Meetings and events''' * The [[mw:Wikimedia Hackathon Northwestern Europe 2026|Wikimedia Hackathon Northwestern Europe 2026]] will take place on 13-14 March 2026 in Arnhem, the Netherlands. Applications just opened mid-December and will close in mid-January or earlier if capacity is reached. With space for approximately 100 participants, early application is encouraged. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/52|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W52"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:44, 22 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29831856 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Migration to Parsoid</span> == <div lang="en" dir="ltr"> <section begin="announcement-content" /> <em>[[m:Special:MyLanguage/Wikimedia Foundation/Product and Technology/Parsoid Read Views/Read View Announcement|Read this in another language]]</em> Hello everyone! I am glad to inform you that as the next step in the [[mw:Special:MyLanguage/Parsoid/Parser Unification|Parser Unification]] project, Parsoid will soon be turned on as the default article renderer on your wiki. We are gradually increasing the number of wikis using Parsoid, with the intention of making it the default wikitext parser for MediaWiki's next long-term support release. This will make our wikis more reliable and consistent for editors, readers, and tools to use, as well as making the development of future wikitext features easier. If this disrupts your workflow, don’t worry! You can still opt out through a user preference or turn Parsoid off on the current page using the Tools submenu, as described in the [[mw:Special:MyLanguage/Help:Extension:ParserMigration|Extension:ParserMigration]] documentation. There is [[mw:Special:MyLanguage/Parsoid/Parser Unification/Confidence Framework|more information about our roll-out strategy]] available, including the testing done before we turn on Parsoid for a new wiki. To report bugs and issues, please look at our [[mw:Special:MyLanguage/Parsoid/Parser Unification/Known Issues|known issues]] documentation and if you found a new bug please create a phab ticket and tag the [[phab:project/view/5846|Content Transform Team in Phabricator]]. <section end="announcement-content" /> </div> <bdi lang="en" dir="ltr">[[mw:User:ABreault (WMF)|Content Transform Team]]</bdi> 00:35, 6 ജനുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Wikimedia_Foundation/Product_and_Technology/Parsoid_Read_Views/2025-12-22_Wikipedias&oldid=29825860 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:ABreault (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-03</span> == <div lang="en" dir="ltr"> <section begin="technews-2026-W03"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/03|Translations]] are available. '''Weekly highlight''' * The Wikimedia Foundation has shared some guiding questions for the July 2026–June 2027 Annual Plan on [[m:Special:MyLanguage/Wikimedia Foundation Annual Plan/2026-2027/Product & Technology OKRs|Meta]] and ''[[diffblog:2025/12/10/shaping-wikimedia-foundations-2026-2027-annual-goals-key-questions-for-the-wikimedia-movement/|Diff]]''. These focus on global trends, faster and healthier experimentation, better support for newcomers, strengthening editors and advanced users, improving collaboration across projects, and growing and retaining readership. Feedback and ideas are welcome on the [[m:Talk:Wikimedia Foundation Annual Plan/2026-2027|talk page]]. '''Updates for editors''' * As part of the current work of Community Tech team on the [[m:Special:MyLanguage/Community Wishlist/W372|Multiple watchlists]] project, the display of [[Special:EditWatchlist|EditWatchlist]] will be updated as a first step towards multiple watchlists. Additionally, the pagination on [[Special:Search|Search]] will be updated too, as a part of the work on the [[m:Special:MyLanguage/Community Wishlist/W186|Revamp pagination / page navigation]] wish. [https://phabricator.wikimedia.org/T411596] * [[m:Special:GlobalWatchlist|The Global Watchlist]] is a MediaWiki [[mw:Special:MyLanguage/Extension:GlobalWatchlist|extension]] that lets you see your watchlists from different wikis on the same page. It was recently updated to look more like the regular [[Special:Watchlist|Watchlist]], such as preparing it for temporary accounts in IP masking (including rerouting user links to contributions pages), making page titles bold, and opening links in edit summaries and tags in new browser tabs. [https://phabricator.wikimedia.org/T398361][https://phabricator.wikimedia.org/T298919][https://phabricator.wikimedia.org/T273526][https://phabricator.wikimedia.org/T286309] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:28}} community-submitted {{PLURAL:28|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where global blocks did not have the option to disable sending emails, has now been fixed, and will be available for use in the week of January 13. [https://phabricator.wikimedia.org/T401293] '''Updates for technical contributors''' * The [[mw:Special:MyLanguage/VisualEditor/Citation tool|VisualEditor citation tool]] and [[mw:Special:MyLanguage/Help:Reference Previews|Reference Previews]] now support "map" as a reference type. [https://phabricator.wikimedia.org/T411083] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.10|MediaWiki]]/[[mw:MediaWiki 1.46/wmf.11|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/03|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W03"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:32, 12 ജനുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29907192 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-04</span> == <div lang="en" dir="ltr"> <section begin="technews-2026-W04"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/04|Translations]] are available. '''Updates for editors''' * The tray shown on [[Special:Diff|Special:Diff]] in mobile view has been redesigned. It is now collapsed by default, and incorporates a link to undo the edit being viewed, making it easier for mobile editors and reviewers to take action while keeping the interface uncluttered. [https://phabricator.wikimedia.org/T402297] * [[m:Special:GlobalWatchlist|The Global Watchlist]] lets you view your watchlists from multiple wikis on one page. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] continues to improve — it now automatically determines the text direction (ensuring correct display of sites with unusual domain names) and shows detailed descriptions for log actions. Later this week, a new permanent link for page creations and CSS classes for each entry element will be added. [https://phabricator.wikimedia.org/T412505][https://phabricator.wikimedia.org/T287929][https://phabricator.wikimedia.org/T262768][https://phabricator.wikimedia.org/T414135] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the previously observed issue in Vector 2022, where anchor link targets were obscured by the sticky header, has now been addressed. [https://phabricator.wikimedia.org/T406114] '''Updates for technical contributors''' * As mentioned in the [[m:Special:MyLanguage/Tech/News/2025/44|October 2025 deprecation announcement]], MediaWiki Interfaces team will begin sunsetting all transform endpoints containing a trailing slash from the MediaWiki REST API the week of January 26. Changes are expected to roll out to all wikis on or before January 30th. All API users currently calling them are encouraged to transition to the non-trailing slash versions. Both endpoint variations can be found, compared, and tested using the [https://test.wikipedia.org/wiki/Special:RestSandbox REST Sandbox]. If you have questions or encounter any problems, please file a ticket in Phabricator to the [https://phabricator.wikimedia.org/project/view/6931/ #MW-Interfaces-Team board]. * Interactive reference documentation for the [[mw:Special:MyLanguage/Wikimedia REST API|Wikimedia REST API]] has moved. Requests to API docs previously hosted through [[mw:Special:MyLanguage/RESTBase|RESTBase]] (e.g.: <code dir=ltr>https://en.wikipedia.org/api/rest_v1/</code>) are now redirected to the [[w:en:Special:RestSandbox|REST Sandbox]]. * The [[mw:Special:MyLanguage/Wikidata Platform|WMF Wikidata Platform team]] (WDP) has published its [[d:Special:MyLanguage/Wikidata:Wikidata Platform team/Newsletter|January 2026 newsletter]]. It includes updates on the legacy full-graph endpoint decommissioning, the User-Agent policy change, the monthly Blazegraph migration office hours, and efforts to reduce regressions caused by the legacy endpoint shutdown. As a reminder, you can [[m:Special:MyLanguage/Global message delivery/Targets/WDP team updates|subscribe to the WDP newsletter]]! * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.12|MediaWiki]] '''Meetings and events''' * The [[mw:Wikimedia Hackathon Northwestern Europe 2026|Wikimedia Hackathon Northwestern Europe 2026]] will take place on 13-14 March 2026 in Arnhem, the Netherlands. Applications opened mid-December and will close soon or when capacity is reached. It's a two-day, technically oriented hackathon bringing together Wikimedians from the region. Hope to see you there! '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/04|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W04"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:29, 19 ജനുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29943403 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-05</span> == <div lang="en" dir="ltr"> <section begin="technews-2026-W05"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/05|Translations]] are available. '''Updates for editors''' * Wikimedia Foundation invites comments on [[m:Special:MyLanguage/Product and Technology Advisory Council/Year1 Reflections and Proposed Way Forward 2026 Update|proposed future]] of the [[:m:Special:MyLanguage/Product and Technology Advisory Council|Product and Technology Advisory Council]] until 28 February. * All users with registered accounts can now use passkeys for [[m:Special:MyLanguage/Help:Two-factor authentication|two-factor authentication]] (2FA). Passkeys are a simple way to log in without using a second device. They verify the user's identity using a fingerprint, face scan, or a PIN code. To set up a passkey, first set up a regular 2FA method. Currently, to log in with a passkey, users must also use a password. Later this quarter, passwordless login will allow users to log in with a single click and a passkey. Users with advanced rights will also be required to have 2FA enabled. This is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] project. * Unregistered contributors on blocked IPs or blocked IP ranges can now interact on-wiki to appeal a block by creating a temporary account to appeal a block on the user talk page, unless the "prevent this user from editing their own talk page" is enabled. This solves the problem of logged-out users unable to use the default unblock process via user talk page. [https://phabricator.wikimedia.org/T398673] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the Two-Factor Authentication (2FA) methods description on the management page has been updated. It is now clearer and easier for users to understand and make use of. [https://phabricator.wikimedia.org/T332385] '''Updates for technical contributors''' * A new AbuseFilter variable, <code>account_type</code>, has been added to provide a reliable way to determine the account type being created in the <code>createaccount</code> and <code>autocreateaccount</code> actions. As part of this change, the variable <code>accountname</code> has been renamed to <code>account_name</code>, and <code>accountname</code> is now deprecated. Edit filter managers should update any filters that use hardcoded account type checks or the deprecated variable. [https://phabricator.wikimedia.org/T414049] * Image thumbnails that are requested in non-standard sizes, and using non-standard methods such as direct requests to <code dir=ltr><nowiki>upload.wikimedia.org/…</nowiki></code> will stop working in the near future. This change is to prevent ongoing external abuse by web-scrapers and bots. Some users with custom CSS/JS, Interface Admins who can fix gadgets and local skins, and Tool-authors, will need to update their code to use standard thumbnail sizes. [[phab:T414805|Details, search-links, and examples of how to fix them, are available in the task]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.13|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/05|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W05"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:17, 26 ജനുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29969530 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-06</span> == <div lang="en" dir="ltr"> <section begin="technews-2026-W06"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/06|Translations]] are available. '''Updates for editors''' * The "{{int:pageinfo-toolboxlink}}" feature, which gives validating information about a page ([{{fullurl:{{FULLPAGENAME}}|action=info}} example]), now automatically includes a table of contents. If there is a local [[{{ns:8}}:Pageinfo-header]] page created by individual users, it can now be removed. [https://phabricator.wikimedia.org/T363726] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, VisualEditor previously added bold or italic formatting inside link descriptions, making the wikicode complex. This has now been fixed. [https://phabricator.wikimedia.org/T409669] '''Updates for technical contributors''' * There was no XML dump on 20 January. Additionally, from now on, dumps will be generated once per month only. [https://phabricator.wikimedia.org/T414389] * The MediaWiki Interfaces team removed support for all transform endpoints containing a trailing slash from the [https://www.mediawiki.org/wiki/Special:MyLanguage/API:REST%20API MediaWiki REST API]. All API users currently calling those endpoints are encouraged to transition to the non-trailing slash versions. If you have questions or encounter any problems, please file a ticket in phabricator to the [https://phabricator.wikimedia.org/project/view/6931/ #MW-Interfaces-Team board]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.14|MediaWiki]] '''Weekly highlight''' * Users are reminded that the Wikimedia Foundation has shared some guiding questions for the July 2026–June 2027 Annual Plan on [[m:Special:MyLanguage/Wikimedia Foundation Annual Plan/2026-2027/Product & Technology OKRs|Meta]] and ''[[diffblog:2025/12/10/shaping-wikimedia-foundations-2026-2027-annual-goals-key-questions-for-the-wikimedia-movement/|Diff]]''. These focus on global trends, faster and healthier experimentation, better support for newcomers, strengthening editors and advanced users, improving collaboration across projects, and growing and retaining readership. Feedback and ideas are welcome on the [[m:Talk:Wikimedia Foundation Annual Plan/2026-2027|talk page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/06|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W06"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:43, 2 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30000986 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-07</span> == <div lang="en" dir="ltr"> <section begin="technews-2026-W07"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/07|Translations]] are available. '''Updates for editors''' * [[File:Maki-gift-15.svg|12px|link=|class=skin-invert|Wishlist item]] Logged-in contributors who manage large or complex watchlists can now organise and filter watched pages in ways that improve their workflows with the new [[mw:Special:MyLanguage/Help:Watchlist labels|Watchlist labels]] feature. By adding custom labels (for example: pages you created, pages being monitored for vandalism, or discussion pages) users can more quickly identify what needs attention, reduce cognitive load, and respond more efficiently. This improves watchlist usability, especially for highly active editors. * A new feature available on [[Special:Contributions|Special:Contributions]] shows [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] that are likely operated by the same person, and so makes patrolling less time-consuming. Upon checking contributions of a temporary account, users with access to temporary account IP addresses can now see a view of contributions from the related temporary accounts. The feature looks up all the IPs associated with a given temporary account within the data retention period and shows all the contributions of all temporary accounts that have used these IPs. [[mw:Special:MyLanguage/Trust and Safety Product/Temporary Accounts#February 2026: Improvements to the patroller tooling|Learn more]]. [https://phabricator.wikimedia.org/T415674] * When editors preview a wikitext edit, the reminder box that they are only seeing a preview (which is shown at the top), now has a grey/neutral background instead of a yellow/warning background. This makes it easier to distinguish preview notes from actual warnings (for example, edit conflicts or problematic redirect targets), which will now be shown in separate warning or error boxes. [https://phabricator.wikimedia.org/T414742] * The [[m:Special:GlobalWatchlist|Global Watchlist]] lets you view your watchlists from multiple wikis on one page. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] continues to improve — it now properly supports more than one Wikibase site, for example both [[d:|Wikidata]] and [[testwikidata:|testwikidata]]. In addition, issues regarding text direction have been fixed for users who prefer Wikidata or other Wikibase sites in right-to-left (RTL) languages. [https://phabricator.wikimedia.org/T415440][https://phabricator.wikimedia.org/T415458] * The automatic "magic links" for ISBN, RFC, and PMID numbers have been [[mw:Special:MyLanguage/Help:Magic links|deprecated in wikitext since 2021]] due to inflexibility and difficulties with localization. Several wikis have successfully replaced RFC and PMID magic links with equivalent external links, but a template was often required to replace the functionality of the ISBN magic link. There is now a new [[mw:Special:MyLanguage/Help:Magic words#isbn|built-in parser function]] <code dir=ltr><nowiki>{{#isbn}}</nowiki></code> available to replace the basic functionality of the ISBN magic link. This makes it easier for wikis who wish to migrate off of the deprecated magic link functionality to do so. [https://phabricator.wikimedia.org/T145604] * Two new wikis have been created: ** a {{int:project-localized-name-group-wikipedia}} in [[d:Q35401|Jju]] ([[w:kaj:|<code>w:kaj:</code>]]) [https://phabricator.wikimedia.org/T413283] ** a {{int:project-localized-name-group-wikipedia}} in [[d:Q1186896|Nawat]] ([[w:ppl:|<code>w:ppl:</code>]]) [https://phabricator.wikimedia.org/T413273] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * A new global user group has been created: [[{{int:grouppage-local-bot}}|{{int:group-local-bot}}]]. It will be used internally by the software to allow community bots to bypass rate limits that are applied to abusive [[w:en:Web scraping|web scrapers]]. Accounts that are approved as bots on at least one Wikimedia wiki will be automatically added to this group. It will not change what user permissions the bot has. [https://phabricator.wikimedia.org/T415588] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.15|MediaWiki]] '''Meetings and events''' * The [[mw:Special:MyLanguage/MediaWiki Users and Developers Conference Spring 2026|MediaWiki Users and Developers Conference, Spring 2026]] will be held March 25–27 in Salt Lake City, USA. This event is organized by and for the third-party MediaWiki community. You can propose sessions and register to attend. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/AZBWVI46SDEB65PGR5J6E4TYOQQEZXM7/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/07|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W07"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:30, 9 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30026671 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-08</span> == <div lang="en" dir="ltr"> <section begin="technews-2026-W08"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/08|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Wikimedia Site Reliability Engineering|SRE Team]] will be performing a cleanup of Wikimedia's [[m:Special:MyLanguage/Etherpad|Etherpad]] instance, the web-based editor for real-time collaborative document editing. All pads will be permanently deleted after 30 April, 2026 – if there are still migration projects in progress at that point the team can revisit the date on a case by case basis. Please create local backups of any content you wish to keep, as deleted data cannot be recovered. This cleanup helps reduce database size and minimize infrastructure footprint. Etherpad will continue to support real-time collaboration, but long-term storage should not be expected. Additional cleanups may occur in the future without prior notice. [https://phabricator.wikimedia.org/T415237] '''Updates for editors''' * The Information Retrieval team will be launching an [[mw:Special:MyLanguage/Readers/Information Retrieval/Phase 1|Android mobile app experiment]] that tests hybrid search capabilities which can handle both semantic and keyword queries. The improvement of on-platform search will enable readers to find what they’re looking for directly on Wikipedia more easily. The experiment will first be launched on Greek Wikipedia in late February, followed by English, French, and Portuguese in March. [https://diff.wikimedia.org/2026/01/08/semantic-search-making-it-easier-to-find-the-information-readers-want/ Read more] on Diff blog. [https://www.mediawiki.org/wiki/Readers/Information_Retrieval] * The Reader Growth team will run [[mw:Special:MyLanguage/Readers/Reader Growth/WE3.10.2 Mobile Table of Contents|an experiment]] for mobile web users, that adds a table of contents and automatically expands all article sections, to learn more about navigation issues they face. The test will be available on Arabic, Chinese, English, French, Indonesian, and Vietnamese Wikipedias. * Previously, site notices ([[{{ns:8}}:Sitenotice]] and [[{{ns:8}}:Anonnotice]]) would only render on the desktop site. Now, they will render on all platforms. Users on mobile web will now see these notices and be informed. Site administrators should be prepared to test and fix notices on mobile devices to avoid interference with articles. To opt out, interface admins can add <code dir="ltr">#siteNotice { display: none; }</code> to [[{{ns:8}}:Minerva.css]]. [https://phabricator.wikimedia.org/T138572][https://phabricator.wikimedia.org/T416644] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:19}} community-submitted {{PLURAL:19|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue on [[Special:RecentChanges|Special:RecentChanges]] has been fixed. Previously, clicking hide in the active filters caused the "view new changes since…" button to disappear, though it should have remained visible. The button now behaves as expected. [https://phabricator.wikimedia.org/T406339] '''Updates for technical contributors''' * New documentation is now available to help editors debug on-site search features. It supports troubleshooting when pages do not appear in results, when ranking seems unexpected, and when you need to inspect what content is being indexed, helping make search behavior easier to understand and analyze. [[mw:Help:CirrusSearch/Debug|Learn more]]. [https://phabricator.wikimedia.org/T411169] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.16|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W08"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:16, 16 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30086330 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-09</span> == <div lang="en" dir="ltr"> <section begin="technews-2026-W09"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/09|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Edit check/Reference Check|Reference Check]] has been deployed to English Wikipedia, completing its rollout across all Wikipedias. The feature prompts newcomers to add a citation before publishing new content, helping reduce common citation-related reverts and improve verifiability. In A/B testing, the impact was substantial: newcomers shown Reference Check were approximately 2.2 times more likely to include a reference on desktop and about 17.5 times more likely on mobile web. [https://analytics.wikimedia.org/published/reports/editing/reference_check_ab_test_report_final_2025.html] '''Updates for editors''' * The [[mw:Special:MyLanguage/Extension:InterwikiSorting|InterwikiSorting extension]], which allowed for the [[m:Special:MyLanguage/Interwiki sorting order|sorting of interwiki links]], has been undeployed from Wikipedia. As a result, editors who had enabled interwiki link sorting in non-compact mode (full list format) will now see links reordered. The links moving forward will be listed in the alphabetical order of language code. [https://phabricator.wikimedia.org/T253764] * Later this week, people who are editing a page-section using the mobile visual editor, will notice a new "Edit full page" button. When tapped, you will be able to edit the entire article. This helps when the change you want to make is outside the section you initially opened. [https://phabricator.wikimedia.org/T387175][https://phabricator.wikimedia.org/T409112] * [[mw:Special:MyLanguage/Readers/Reader Experience|The Reader Experience team]] is inviting editors to assess whether dark mode should still be considered "beta" on their wiki, based on their experience of how well it functions on desktop and mobile. If the feature is deemed mature, editors can update the interface messages in <code dir=ltr>MediaWiki:skin-theme-description</code> and <code dir=ltr>MediaWiki:Vector-night-mode-beta-tag</code> to indicate that dark mode is ready and no longer considered beta. * The improved [[mw:Wikimedia_Apps/Team/iOS/Activity_Tab|Activity tab]] which displays user-insights is now available to all users of the Wikipedia iOS app (version 7.9.0 and later). Following earlier A/B testing that showed higher account creation among users with access to the feature, it has been rolled out to 100% of users along with some updates. The Activity tab now shows your edited articles in the timeline, offers editing impact insights like contribution counts and article view trends, and customization options to improve in-app experience for users. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug that prevented [[mw:Special:MyLanguage/Extension:DiscussionTools|DiscussionTools]] from working on mobile has now been fixed, restoring full functionality. [https://phabricator.wikimedia.org/T415303] '''Updates for technical contributors''' * The [[m:Special:GlobalWatchlist|Global Watchlist]] lets you view your watchlists from multiple wikis on one page. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] that makes this possible continues to improve. The latest upgrade is the inclusion of a [[mw:Extension:GlobalWatchlist#hook|new hook]], <code dir=ltr>ext.globalwatchlist.rebuild</code>, which fires after each watchlist rebuild. This allows you to run gadgets and user scripts for the Special page. [https://phabricator.wikimedia.org/T275159] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.17|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W09"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:03, 23 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30119102 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-10</span> == <div lang="en" dir="ltr"> <section begin="technews-2026-W10"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/10|Translations]] are available. '''Weekly highlight''' * Wikipedia 25 [[m:Special:MyLanguage/Wikipedia 25/Easter egg experiments|Birthday mode]] is now live on Betawi, Breton, Chinese, Czech, Dutch, English, French, Gorontalo, Indonesian, Italian, Luxembourgish, Madurese, Sicilian, Spanish, Thai, and Vietnamese Wikipedias! This limited-time campaign feature celebrates 25 years of Wikipedia with a birthday mascot, Baby Globe. When turned on, Baby Globe is shown on [[m:Special:MyLanguage/Wikipedia 25/Easter egg experiments/article configuration|~2,500 articles]], waiting to be discovered by readers. Communities can choose to turn Birthday mode on by getting consensus from their community and asking an admin to enable the feature and customize it via [[m:Special:MyLanguage/Wikipedia 25/Easter egg experiments#Community Configuration Demo|community configuration]] on the local wiki. '''Updates for editors''' * [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]], a new feature to re-use references with different details has been released to Swedish Wikipedia, Polish Wikipedia and [[:phab:T418209|a couple of other wikis]]. You can [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing#test|try the feature]] on these projects or on testwiki and [https://en.wikipedia.beta.wmcloud.org/wiki/Sub-referencing betawiki]. Learnings from the first pilot wiki German Wikipedia have been [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing/Learnings|published in a report]]. Reach out to the Wikimedia Deutschland team if you are [[:m:Talk:WMDE Technical Wishes/Sub-referencing#Pilot wikis|interested in becoming a pilot wiki]]. * [[mw:Special:MyLanguage/Help:Edit check#Paste check|Paste Check]] will become available at all Wikipedias this week. The feature prompts newcomers who are pasting text they are not likely to have written into VisualEditor to consider whether doing so risks a copyright violation. Paste Check [[mw:Special:MyLanguage/Edit check/Tags|tags]] all edits where it is shown for potential review. Local administrators can configure various aspects of the feature via [[{{#special:EditChecks}}]]. [[mw:Special:MyLanguage/Edit check/Paste Check#A/B Experiment|Research]] across 22 wikis found that Paste Check resulted in an 18% decrease in relative reverted-edits compared to the control group. Translators can [https://translatewiki.net/w/i.php?title=Special%3ATranslate&group=ext-visualeditor-ve-mw-editcheck&filter=&optional=1&action=translate help to localize] this and related features. * The [[mw:Special:MyLanguage/Readers/Reader Experience|Reader Experience team]] will be standardizing the user menu in the top right for all mobile users so that it is closer to the desktop experience. Currently this user menu is only visible to users with Advanced Mobile Controls (AMC) turned on. The only change is that a couple buttons previously in the left-side menu will move to the top right for users who do not have AMC turned on. This change is expected to go out March 9 and seeks to improve the user interface. [https://phabricator.wikimedia.org/T413912] * Starting in the week of March 2, the emails sent out when an email address was added, removed, or changed for an account will switch to a substantially nicer and clearer HTML email from the prior plaintext one. [https://phabricator.wikimedia.org/T410807] * Notifications are currently limited to 2,000 historic entries per user, and extend back to 2013 when the feature was released. This is going to be changed to only store Notifications from the last 5 years, but up to 10,000 of them. This will help with long-term infrastructure health and help to prevent more recent notifications from disappearing too soon. [https://phabricator.wikimedia.org/T383948] * The [[m:Special:GlobalWatchlist|Global Watchlist]] which lets you view your watchlists from multiple wikis on a single page continues to see improvements. The latest update improves label usage experience. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] now allows activating the [[mw:Special:MyLanguage/Manual:Language#Fallback languages|language fallback system]] for Wikidata items without labels in the viewed language, and showing those labels in the user’s preferred Wikidata language if no <code dir=ltr>uselang=</code> URL parameter is provided. [https://phabricator.wikimedia.org/T373686][https://phabricator.wikimedia.org/T416111] * The Wikipedia Android team has started a beta test of [[mw:Special:MyLanguage/Readers/Information Retrieval/Phase 1|hybrid search]] on Greek Wikipedia. Hybrid search capabilities can handle both semantic and keyword queries enabling readers to find what they’re looking for directly on Wikipedia more easily. * For security reasons, members of certain user groups are [[m:Special:MyLanguage/Mandatory two-factor authentication for users with some extended rights|required to have two-factor authentication]] (2FA) enabled. Currently, 2FA is required to use the group, but not to be a member of it. Given that this model still has some vulnerabilities, the situation will [[phab:T418580|gradually change in March]]. Members of these groups will be unable to disable last 2FA method on their account, and it will be impossible to add users without 2FA to these groups. Users will still be able to add new authentication methods or remove them, as long as at least one method is continuously enabled. In the second half of March, users without 2FA will be removed from these groups. This applies to: CentralNotice administrators, checkusers, interface administrators, suppressors, Wikidata staff, Wikifunctions staff, WMF Office IT and WMF Trust & Safety. Nothing will change for other users. See the linked task for deployment schedule. [https://phabricator.wikimedia.org/T418580] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue preventing users from creating an instance in [https://www.wikibase.cloud/ Wikibase.cloud] has now been fixed. [https://phabricator.wikimedia.org/T416807] '''Updates for technical contributors''' * To help ensure [[mw:Special:MyLanguage/MediaWiki Product Insights/Responsible Reuse|fair use of infrastructure]], over the next month the Wikimedia Foundation will implement global API rate limits across our APIs. In early March, stricter limits will be applied to unidentified requests from outside Toolforge/WMCS and API requests that are made from web browsers. In April, higher limits will be applied to identified traffic. These limits are intentionally set as high as possible to minimise impact on the community. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, see [[mw:Special:MyLanguage/Wikimedia APIs/Rate limits|Wikimedia APIs/Rate limits]]. * The Wikidata Query Service Linked Data Fragment (LDF) endpoint will be decommissioned in February. This endpoint served limited traffic, which was successfully migrated to other data access methods that were better suited to support existing use cases. The hardware used to support the LDF endpoint will be reallocated to support the ongoing backend migration efforts. [https://phabricator.wikimedia.org/T415696] * The new Parsoid parser [[mw:Special:MyLanguage/Parsoid/Parser Unification/Updates|continues to be deployed to additional wikis]], improving platform sustainability and making it easier to introduce new reading and editing features. Parsoid is now the default parser on 488 WMF wikis (268 Wikipedias), now covering more than 10% of all Wikipedia page views. * The process and criteria for [[Special:MyLanguage/Wikimedia Enterprise#Access|requesting exceptional access]] to the high volume feed of the ''Wikimedia Enterprise'' APIs (at no cost for mission-aligned usecases), [[m:Talk:Wikimedia Enterprise#Exceptional access criteria|have now been published]]. This is to provide more thorough and clearer documentation for users. * [https://techblog.wikimedia.org/ Tech Blog], the blog dedicated to the Wikimedia technical community [https://techblog.wikimedia.org/2026/02/24/a-tech-blog-diff/ will be migrating] to [[diffblog:|Diff]], the community news and event blog. The migration should be complete in April 2026, after which new posts will be accepted for publishing. Readers will be able to access posts – old and new – on the landing page at https://diff.wikimedia.org/techblog. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.18|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/10|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W10"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:51, 2 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30137798 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-11</span> == <div lang="en" dir="ltr"> <section begin="technews-2026-W11"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/11|Translations]] are available. '''Weekly highlight''' * [[m:Special:MyLanguage/Tech/Server switch|All wikis will be read-only]] for a few minutes on Wednesday, 25 March 2026 at [https://zonestamp.toolforge.org/1774450800 15:00 UTC]. This is for the datacenter server switchover backup tests, [[wikitech:Deployments/Yearly calendar|which happen twice a year]]. During the switchover, all Wikimedia website traffic is shifted from one primary data center to the backup data center to test availability and prevent service disruption even in emergencies. * Last week, all wikis had 2 hours of read-only time, and extended unavailability for user-scripts and gadgets. This was due to a security incident which has since been resolved. Work is ongoing to prevent re-occurrences. For current information please see the [[m:Steward's noticeboard#Statement on Meta about today's user script security incident|post on the Stewards' noticeboard]] ([[m:Special:MyLanguage/Wikimedia Foundation/Product and Technology/Product Safety and Integrity/March 2026 User Script Incident|translations]]). '''Updates for editors''' * Users facing multiple blocks on mobile will now see the reasons for each block separately, instead of a generic message. This helps them understand why they are blocked and what steps they can take to resolve the issue. For example, users affected for using common VPNs (such as [[Special:MyLanguage/Apple iCloud Private Relay|iCloud Private Relay]]) will receive clearer guidance on what they need to do to start editing again. [https://phabricator.wikimedia.org/T357118] * Later this week, [[mw:Special:MyLanguage/VisualEditor/Suggestion Mode|Suggestion Mode]] will become available as a beta feature within the visual editor at all Wikipedias. This feature proactively suggests various types of actions that people can consider taking to improve Wikipedia articles, and learn about related guidelines. The feature is locally configurable, and can also be locally expanded with custom Suggestions. Current settings can be seen at [[Special:EditChecks]] and there are [[mw:Special:MyLanguage/Help:Suggestion mode#For administrators %E2%80%93 local customization|instructions for how administrators can customize]] the links to point to local guidelines. The feature is connected to [[mw:Special:MyLanguage/Help:Edit check|Edit check]] which suggests improvements while someone is writing new content. In the future, the Editing team plans to evaluate the feature's impact with newcomers through a controlled experiment. [https://phabricator.wikimedia.org/T404600] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where the cursor became misaligned during the use of CodeMirror’s syntax highlighting, which makes wikitext and code easier to read, has now been fixed. This problem specifically affected users who defined a font rule in a custom stylesheet while creating a new topic with DiscussionTools. [https://phabricator.wikimedia.org/T418793] '''Updates for technical contributors''' * API rate limiting update: To help ensure [[mw:Special:MyLanguage/MediaWiki Product Insights/Responsible Reuse|fair use of infrastructure]], global API rate limits will be applied this week to requests without a compliant User-Agent that originate from outside Toolforge/WMCS and to unauthenticated requests made from web browsers. Higher limits will be applied to identified traffic in April. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, see [[mw:Special:MyLanguage/Wikimedia APIs/Rate limits|Wikimedia APIs/Rate limits]]. * The new GraphQL API has been released. The API was developed as a flexible alternative to select features of the Wikidata Query Service (WDQS), to improve developer experience and foster adaptability, and efficient data access. Try it out and [[d:Wikidata:Wikibase GraphQL#Feedback and development|give feedback]]. You can also [https://greatquestion.co/wikimediadeutschland/GraphQLAPI/apply sign up for usability tests]. * The [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group|PTAC Unsupported Tools Working Group]] continued improvements to [[commons:Special:MyLanguage/Commons:Video2commons#|Video2Commons]] in February, with fixes addressing authentication errors, large-file handling, task queue visibility, and clearer upload behavior. Work is still ongoing in some areas, including changes related to deprecated server-side uploads. Read [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group#February 2026|this update]] to learn more. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.19|MediaWiki]] '''In depth''' * The Article Guidance team invites experienced Wikipedia editors from selected [[mw:Special:MyLanguage/Article guidance/Pilot wikis and collaborators#Collaborators|pilot wikis]] and interested contributors from other Wikipedias to fill out this questionnaire which is available in [https://docs.google.com/forms/d/e/1FAIpQLSfmLeVWnxmsCbPoI_UF2jyRcn73WRGWCVPHzerXb4Cz97X_Ag/viewform English], [https://docs.google.com/forms/d/e/1FAIpQLSd6rzr4XXQw8r4024fE3geTPFe13M_6w7Mitj-YJi0sOlWTAw/viewform?usp=header Arabic], [https://docs.google.com/forms/d/e/1FAIpQLSdok3-RfB18lcugYTUMGkpwmqG_8p760Wv4dCXitOXOszjUDw/viewform?usp=header Bengali], [https://docs.google.com/forms/d/e/1FAIpQLSfjTfYp4jEo0akA4B1e-Nfg3QZPCudUjhJzHzzDi6AHyAaMGA/viewform?usp=header Japanese], [https://docs.google.com/forms/d/e/1FAIpQLScteVoI29Aue4xc72dekk-6RYtvmMgQxzMI900UOawrFrSTWg/viewform?usp=header Portuguese], [https://docs.google.com/forms/d/e/1FAIpQLSetdxnYwL3ub2vqA7awCg5hJZPMIYcDPaiTe12rY9h0GYnVlw/viewform?usp=header Persian], and [https://docs.google.com/forms/d/e/1FAIpQLScNvfJF-Ot-4pzA4qAN771_0QDJ4Li19YcUsaTgSKW8Nc7U_Q/viewform?usp=header Turkish]. Your answers will help the team customize guidance for less experienced editors and help them learn community policies and practices while creating an article. Learn more [[mw:Special:MyLanguage/Article guidance|on the project page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/11|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W11"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:52, 9 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30213008 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-12</span> == <div lang="en" dir="ltr"> <section begin="technews-2026-W12"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/12|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]] beta feature, also known as [[mw:Special:MyLanguage/Extension:CodeMirror|CodeMirror 6]], has been used for wikitext syntax highlighting since November 2024. It will be promoted out of beta by May 2026 in order to bring improvements and new [[mw:Special:MyLanguage/Help:Extension:CodeMirror#Features|features]] to all editors who use the standard syntax highlighter. If you have any questions or concerns about promoting the feature out of beta, [[mw:Special:MyLanguage/Help talk:Extension:CodeMirror|please share]]. [https://phabricator.wikimedia.org/T259059] * Some changes to local user groups are performed by stewards on Meta-Wiki and logged there only. Now, interwiki rights changes will be logged both on Meta-Wiki and the wiki of the target user to make it easier to access a full record of user's rights changes on a local wiki. Past log entries for such changes will be backfilled in the coming weeks. [https://phabricator.wikimedia.org/T6055] * On wikis using [[m:Special:MyLanguage/Flagged Revisions|Flagged Revisions]], the number of pending changes shown on [[{{#Special:PendingChanges}}]] previously counted pages which were no longer pending review, because they have been removed from the system without being reviewed, e.g. due to being deleted, moved to a different namespace, or due to wiki configuration changes. The count will be correct now. On some wikis the number shown will be much smaller than before. There should be no change to the list of pages itself. [https://phabricator.wikimedia.org/T413016] * Wikifunctions composition language has been rewritten, resulting in a new version of the language. This change aims to increase service stability by reducing the orchestrator's memory consumption. This rewrite also enables substantial latency reduction, code simplification, and better abstractions, which will open the door to later feature additions. Read more about [[f:Special:MyLanguage/Wikifunctions:Status updates/2026-03-11|the changes]]. * Users can now sort search results alphabetically by page title. The update gives an additional option to finding pages more easily and quickly. Previously, results could be sorted by Edit date, Creation date, or Relevance. To use the new option, open 'Advanced Search' on the search results page and select 'Alphabetically' under 'Sorting Order'. [https://phabricator.wikimedia.org/T403775] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:28}} community-submitted {{PLURAL:28|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the bug that prevented UploadWizard on Wikimedia Commons from importing files from Flickr has now been fixed. [https://phabricator.wikimedia.org/T419263] '''Updates for technical contributors''' * A new special page, [[{{#special:LintTemplateErrors}}]], has been created to list transcluded pages that are flagged as containing lint errors to help users discover them easily. The list is sorted by the number of transclusions with errors. For example: [[{{#special:LintTemplateErrors}}/night-mode-unaware-background-color]]. [https://phabricator.wikimedia.org/T170874] * Users of the [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]] beta feature have been using [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]] for syntax highlighting when editing JavaScript, CSS, JSON, Vue and Lua content pages, for some time now. Along with promoting CodeMirror 6 out of beta, the plan is to replace CodeEditor as the standard editor for these content models by May 2026. [[mw:Special:MyLanguage/Help talk:Extension:CodeMirror|Feedback or concerns are welcome]]. [https://phabricator.wikimedia.org/T419332] * The [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] JavaScript modules will soon be upgraded to CodeMirror 6. Leading up to the upgrade, loading the <code dir=ltr>ext.CodeMirror</code> or <code dir=ltr>ext.CodeMirror.lib</code> modules from gadgets and user scripts was deprecated in July 2025. The use of the <code dir=ltr>ext.CodeMirror.switch</code> hook was also deprecated in March 2025. Contributors can now make their scripts or gadgets compatible with CodeMirror 6. See the [[mw:Special:MyLanguage/Extension:CodeMirror#Gadgets and user scripts|migration guide]] for more information. [https://phabricator.wikimedia.org/T373720] * The MediaWiki Interfaces team is expanding coverage of REST API module definitions to include [[mw:Special:MyLanguage/API:REST API/Extensions|extension APIs]]. REST API modules are groups of related endpoints that can be independently managed and versioned. Modules now exist for [https://phabricator.wikimedia.org/T414470 GrowthExperiments] and [https://phabricator.wikimedia.org/T419053 Wikifunctions] APIs. As we migrate extension APIs to this structure, documentation will move out of the main MediaWiki OpenAPI spec and REST Sandbox view, and will instead be accessible via module-specific options in the dropdown on the [https://test.wikipedia.org/wiki/Special:RestSandbox REST Sandbox] (i.e., [[{{#Special:RestSandbox}}]], available on all wiki projects). * The [[mw:Special:MyLanguage/Extension:Scribunto|Scribunto]] extension provides different pieces of information about the wiki where the module is being used via the [[mw:Special:MyLanguage/Extension:Scribunto/Lua reference manual|mw.site]] library. Starting last week, the library also provides a [[mw:Special:MyLanguage/Extension:Scribunto/Lua reference manual#mw.site.wikiId|way]] of accessing the [[mw:Special:MyLanguage/Manual:Wiki ID|wiki ID]] that can be used to facilitate cross-wiki module maintenance. [https://phabricator.wikimedia.org/T146616] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.20|MediaWiki]] '''In depth''' * The [[m:Special:MyLanguage/Coolest Tool Award|2026 Coolest Tool Award]] celebrating outstanding community tools, is now open for nominations! Nominate your favorite tool using the [https://wikimediafoundation.limesurvey.net/435684?lang=en nomination survey] form by 23 March 2026. For more information on privacy and data handling, please see the [[foundation:Special:MyLanguage/Legal:Coolest_Tool_Award_2026_Survey_Privacy_Statement|survey privacy statement]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/12|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W12"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:35, 16 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30260505 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == Request for Comment: VisualEditor automatic reference names == <div lang="en" dir="ltr"> Hi, I’m Johannes from [[:m:Wikimedia Deutschland|Wikimedia Deutschland]]’s [[:m:WMDE Technical Wishes|Technical Wishes team]]. Apologies for writing in English. {{Int:Please-translate}}! We are considering to work on [[:m:Community Wishlist/W17|Community Wishlist/W17: Improve VE references' automatic names and reuse]]. This has been a long-term issue for wikitext editors (see e.g. [[:en:WP:VisualEditor/Named references]]) which has been among the top-voted wishes in several [[:m:Community Wishlist Survey|Community Wishlist Surveys]], e.g. [[:m:Community Wishlist Survey 2017/Editing/VisualEditor: Allow editing of auto-generated references before adding them|2017]], [[:m:Community Wishlist Survey 2019/Citations/VisualEditor: Allow references to be named|2019]], [[:m:Community Wishlist Survey 2022/Editing/VisualEditor should use human-like names for references|2022]] or [[:m:Community Wishlist Survey 2023/Editing/VisualEditor should use proper names for references|2023]]. We would like your input on the [[:m:WMDE Technical Wishes/References/VisualEditor automatic reference names#Proposed solutions|solutions]] proposed on our project page: '''[[:m:WMDE Technical Wishes/References/VisualEditor automatic reference names]]'''. We are considering several options, which can be combined if desired by the community. * Changing the default pattern for automatically generated reference names (currently <code>":n"</code>, e.g. <code>":0"</code>, <code>":1"</code>...) to use the [[:mw:Help:Reference Previews#Exposed reference types|reference type]] instead (e.g. <code>"book_reference-1"</code>). * Providing a simple mechanism for communities to configure a different default name. * Generating automatic reference names based on the [[:en:domain name|domain name]] (if it’s a web citation). * Generating automatic reference names based on template parameters (e.g. "title" or "last"+"first") – defined by the community. === Feedback === [[:m:WMDE Technical Wishes/References/VisualEditor automatic reference names|Visit our project page]] to read about our proposal in detail and share your thoughts [[:m:Talk:WMDE Technical Wishes/References/VisualEditor automatic reference names#Request for comment|on metawiki]]. '''Please note''': We will only implement a solution if there’s clear consensus among the global community. Our intention is not to build the perfect solution, but to find a simple and lean one that alleviates the pain caused by auto generated names. We are aware that some experienced VisualEditor users might prefer an option to manually change reference names in VisualEditor, but such a UX intervention is difficult to achieve across reference types and thus out of scope for our team, we can only improve the auto-naming mechanism. We are happy about suggestions for improving certain details of the proposed solutions. Any other feedback and alternative proposals are also welcome – even though it’s out of scope for us, it might still be relevant for future work on this topic. Please support us interpreting consensus by clearly indicating your opinion (e.g. by using support/neutral/oppose templates). We are aware of [[:en:WP:NOTVOTE]], but given that we are facilitating this discussion with users from different wikis, potentially commenting in their native language, clearly indicating your position helps us avoid misunderstandings. Thank you for participating!</div> <bdi lang="en" dir="ltr">[[User:Johannes Richter (WMDE)|Johannes Richter (WMDE)]] ([[User talk:Johannes Richter (WMDE)|സംവാദം]])</bdi> 11:15, 19 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Johannes_Richter_(WMDE)/MassMessageRecipients&oldid=30281362 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johannes Richter (WMDE)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-13</span> == <div lang="en" dir="ltr"> <section begin="technews-2026-W13"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/13|Translations]] are available. '''Weekly highlight''' * Wikimedia site users can now log in without a password using passkeys. This is a secure method supported by fingerprint, facial recognition, or PIN. With this change, all users who opt for passwordless login will find it easier, faster, and more secure to log in to their accounts using any device. The new passkey login option currently appears as an autofill suggestion in the username field. An additional [[phab:T417120|"Log in with passkey" button]] will soon be available for users who have already registered a passkey. This update will improve security and user experience. The [[c:File:Passwordless_login_screencast.webm|screen recording]] demonstrates the passwordless login process step by step. * [[m:Special:MyLanguage/Tech/Server switch|All wikis will be read-only]] for a few minutes on Wednesday, 25 March 2026 at [https://zonestamp.toolforge.org/1774450800 15:00 UTC]. This is for the datacenter server switchover backup tests, [[wikitech:Deployments/Yearly calendar|which happen twice a year]]. During the switchover, all Wikimedia website traffic is shifted from one primary data center to the backup data center to test availability and prevent service disruption even in emergencies. '''Updates for editors''' * Wikimedia site users can now export their notifications older than 5 years using a [[toolforge:echo-chamber|new Toolforge tool]]. This will ensure that users retain their important notifications and avoid them being lost based on the planned change to delete notifications older than 5 years, as previously announced. [https://phabricator.wikimedia.org/T383948] * Wikipedia editors in Indonesian, Thai, Turkish, and Simple English now have access to Special:PersonalDashboard. This is an [[mw:Special:MyLanguage/Moderator Tools/Dashboard|early version of an experience]] that introduces newer editors to patrolling workflows, making it easier for them to move from making edits to participating in more advanced moderation work on their project. [https://phabricator.wikimedia.org/T402647] * The [[Special:Block]] now has two minor interface changes. Administrators can now easily perform indefinite blocks through a dedicated radio button in the expiry section. Also, choosing an indefinite expiry provides a different set of common reasons to select from, which can be changed at: [[MediaWiki:Ipbreason-indef-dropdown]]. [https://phabricator.wikimedia.org/T401823] * Mobile editors [[mw:Special:MyLanguage/Contributors/Account Creation Experiments#Logged-out|at several wikis]] can now see an improved logged-out edit warning, thanks to the recent updates from the Growth team. These changes released last week are part of ongoing efforts and tests to enhance [[mw:Special:MyLanguage/Contributors/Account Creation Experiments|account creation experience on mobile]] and then increase participation. [https://phabricator.wikimedia.org/T408484] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:36}} community-submitted {{PLURAL:36|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the bug that prevented mobile web users from seeing the block information when affected by multiple blocks has been fixed. They can now see messages of all the blocks currently affecting them when they access Wikipedia. '''Updates for technical contributors''' * Images built using Toolforge will soon get the upgraded buildpacks version, bringing support for newer language versions and other upstream improvements and fixes. If you use Toolforge Build Service, review the recent [https://lists.wikimedia.org/hyperkitty/list/cloud-announce@lists.wikimedia.org/thread/EMYTA32EV2V5SQ2JIEOD2CL66YFIZEKV/ cloud-announce email] and update your build configuration as necessary to ensure your tools are compatible. [https://wikitech.wikimedia.org/w/index.php?title=Help:Toolforge/Building_container_images&oldid=2392097#Buildpack_environment_upgrade_process][https://phabricator.wikimedia.org/T380127] * The [https://api.wikimedia.org/wiki/Main_Page API Portal] documentation wiki will shut down in June 2026. API keys created on the API Portal will continue to work normally. api.wikimedia.org endpoints will be deprecated gradually starting in July 2026. Documentation on the API Portal is moving to [[mw:Wikimedia APIs|mediawiki.org]]. Learn more on the [[wikitech:API Portal/Deprecation|project page]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.21|MediaWiki]] '''In depth''' * [[m:Special:MyLanguage/WMDE Technical Wishes|WMDE Technical Wishes]] is considering improvements to [[m:WMDE Technical Wishes/References/VisualEditor automatic reference names|automatically generated reference names in VisualEditor]]. Please check out the [[m:WMDE Technical Wishes/References/VisualEditor automatic reference names#Proposed solutions|proposed solutions]] and participate in the [[m:Talk:WMDE Technical Wishes/References/VisualEditor automatic reference names#Request for comment|request for comment]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W13"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:50, 23 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30268305 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-14</span> == <div lang="en" dir="ltr"> <section begin="technews-2026-W14"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/14|Translations]] are available. '''Weekly highlight''' * The Beta version of [[abstract:|Abstract Wikipedia]] a new Wikimedia project which is language-independent, was launched last week. The project allows communities to build Wikipedia articles in their native language, which can be readily accessed by other users in their own languages. The wiki is powered by instructions from Wikifunctions and also based on structured content from Wikidata. [[:f:Special:MyLanguage/Wikifunctions:Status updates/2026-03-26|Read more]]. '''Updates for editors''' * The Growth team is running an A/B test to evaluate a clearer, more user-friendly message that promotes account creation on wikis. Currently when logged-out mobile users begin editing, they see a jarring warning message that can feel abrupt and discouraging. This also presents temporary account editing as the default rather than encouraging account creation. The test is running on ten Wikipedias, including Arabic, French, Spanish and German. [[mw:Special:MyLanguage/Contributors/Account Creation Experiments#2. Improve logged-out warning message (T415160)|Read more]]. * The Wikimedia Apps team is inviting feedback on [[mw:Special:MyLanguage/Wikimedia Apps/Team/Future of Editing on the Mobile Apps|how editing should work on the Wikipedia mobile apps]]. The discussion focuses on improving how users access editing tools when they tap "Edit". This is part of a broader effort to convert readers who develop an interest in editing, to access a more user-friendly pathway to start contributing. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:45}} community-submitted {{PLURAL:45|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where citation fetching from the large newspaper archive [https://www.newspapers.com Newspapers.com] was no longer working, due to a block in [[mw:Special:MyLanguage/Citoid|Citoid]] requests, has now been fixed. [https://phabricator.wikimedia.org/T419903] '''Updates for technical contributors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.22|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W14"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:25, 30 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30329462 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == Action Required: Update templates/modules for electoral maps (Migrating from P1846 to P14226) == Hello everyone, This is a notice regarding an ongoing data migration on Wikidata that may affect your election-related templates and Lua modules (such as <code>Module:Itemgroup/list</code>). '''The Change:'''<br /> Currently, many templates pull electoral maps from Wikidata using the property [[:d:Property:P1846|P1846]], combined with the qualifier [[:d:Property:P180|P180]]: [[:d:Q19571328|Q19571328]]. We are migrating this data (across roughly 4,000 items) to a newly created, dedicated property: '''[[:d:Property:P14226|P14226]]'''. '''What You Need To Do:'''<br /> To ensure your templates and infoboxes do not break or lose their maps, please update your local code to fetch data from [[:d:Property:P14226|P14226]] instead of the old [[:d:Property:P1846|P1846]] + [[:d:Property:P180|P180]] structure. A [[m:Wikidata/Property Migration: P1846 to P14226/List|list of pages]] was generated using Wikimedia Global Search. '''Deadline:'''<br /> We are temporarily retaining the old data on [[:d:Property:P1846|P1846]] to allow for a smooth transition. However, to complete the data cleanup on Wikidata, the old [[:d:Property:P1846|P1846]] statements will be removed after '''May 1, 2026'''. Please update your modules and templates before this date to prevent any disruption to your wiki's election articles. Let us know if you have any questions or need assistance with the query logic. Thank you for your help! [[User:ZI Jony|ZI Jony]] using [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 17:09, 3 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Distribution_list/Technical_Village_Pumps_distribution_list&oldid=29905755 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:ZI Jony@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-15</span> == <div lang="en" dir="ltr"> <section begin="technews-2026-W15"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/15|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] now includes a new group goal-setting feature, enabling organizers to set and track event goals such as the number of articles created and participating contributors in real time. Similarly, participants can work toward shared targets and see their collective impact as the event unfolds. The feature is now available on all Wikimedia wikis. Learn more in [[mw:Special:MyLanguage/Help:Extension:CampaignEvents/Registration/Collaborative contributions#Goal setting|the documentation]]. * [[File:Maki-gift-15.svg|12px|link=|class=skin-invert|Wishlist item]] The new [[mw:Special:MyLanguage/Help:Watchlist labels|watchlist labels]] feature (announced in [[m:Special:MyLanguage/Tech/News/2026/07|Tech News 2026-07]]) is now available via VisualEditor, the source editor, and the 'watchstar' (or watch link, for skins that don't have a star icon). Previously it was only possible to assign labels via [[Special:EditWatchlist|EditWatchlist]]. In all three places it is a new field following the expiry field. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where talk pages on mobile with Parsoid are unusable after empty section headers, has now been fixed. [https://phabricator.wikimedia.org/T419171] '''Updates for technical contributors''' * The [[m:Special:MyLanguage/WMDE Technical Wishes/Sub-referencing|sub-referencing feature]], which lets editors add details to an existing reference without duplicating it, will be gradually rolled out to [[phab:T414094|more wikis]] later this year. Wikis using the [[mw:Special:MyLanguage/Reference Tooltips|Reference Tooltips]] gadget are encouraged to update their version (typically at [[m:MediaWiki:Gadget-ReferenceTooltips.js|MediaWiki:Gadget-ReferenceTooltips.js]] as shown [https://en.wikipedia.org/w/index.php?diff=1344408362 here]) to ensure compatibility. Other reference-related gadgets may also be affected. [https://phabricator.wikimedia.org/T416304] * All Wikinews editions will be closed and switched to read-only mode on 4 May 2026. Content will remain accessible, but no new edits or articles can be added. This closure was approved by the Board of Trustees of the Wikimedia Foundation following extended discussions. [[m:Wikimedia Foundation Board noticeboard#Board of Trustees Approves Closure of Wikinews|Read more]]. * The [[:mw:Special:MyLanguage/API:Action API|Action API]] has had several formats for requested output. One of them, <bdi lang="zxx" dir="ltr"><code><nowiki>format=php</nowiki></code></bdi>, is being removed soon. Please ensure your scripts or bots use the [[mw:Special:MyLanguage/API:Data formats#Output|JSON format]]. This removal should affect very few scripts and bots. [https://phabricator.wikimedia.org/T118538] * The [[Special:NamespaceInfo|Special:NamespaceInfo]] page now includes namespace aliases. For example "WP" for the "Project" ("Wikipedia") namespace on the German Wikipedia. [https://phabricator.wikimedia.org/T381455] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.23|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/15|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W15"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:18, 6 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30362761 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-16</span> == <div lang="en" dir="ltr"> <section begin="technews-2026-W16"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/16|Translations]] are available. '''Weekly highlight''' * Experienced editors are invited to [https://b24e11a4f1.catalyst.wmcloud.org/wiki/Main_Page test] the [[mw:Special:MyLanguage/Article guidance|Article guidance]] feature, designed to help less-experienced editors create well-structured, policy-compliant Wikipedia articles. Testing instructions are [[mw:Special:MyLanguage/Article guidance/Test feature guide|available]]. Also, after reviewing [https://b24e11a4f1.catalyst.wmcloud.org/wiki/Category:Pages_using_article_guidance the outlines], please provide feedback on the [[mw:Talk:Article guidance|project talk page]]. Based on your input, the feature will be refined and transferred to the pilot Wikipedias to translate and adapt. Check out [[c:File:Article Guidance workflow demo - April 2026.webm|the video]] explaining the feature. '''Updates for editors''' * On most wikis, all autoconfirmed users can now use [[Special:ChangeContentModel|Special:ChangeContentModel]] page to [[mw:Special:MyLanguage/Help:ChangeContentModel|create new pages with custom content models]], such as mass message lists, making custom page formats more accessible. Check [[Special:ListGroupRights|Special:ListGroupRights]] for the status of your wiki. [https://phabricator.wikimedia.org/T248294] * The Growth team has launched an [[mw:Special:MyLanguage/Contributors/Account_Creation_Experiments|account creation experiment]] to evaluate whether adding an account creation button to the mobile web header increases new account registrations and encourages more mobile users to contribute to the wikis. The experiment is currently live on Hindi, Indonesian, Bengali, Thai, and Hebrew Wikipedia, and targets 10% of logged-out mobile web users. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where VisualEditor could get stuck loading on Windows devices with animations turned off, has now been fixed. [https://phabricator.wikimedia.org/T382856] '''Updates for technical contributors''' * Starting later this week, {{int:group-abusefilter}} who have the [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]] beta feature enabled will have [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]] as the editor at [[Special:AbuseFilter|Special:AbuseFilter]]. This is part of the broader effort to make the user experience more consistent across all editors. [https://phabricator.wikimedia.org/T399673][https://phabricator.wikimedia.org/T419332] * Tools and bots that access the [[mw:Special:MyLanguage/Notifications/API|Notifications API]] (<bdi lang="zxx" dir="ltr"><code><nowiki>action=query&meta=notifications</nowiki></code></bdi>) will need to update their OAuth or BotPassword grants to also include access to private notifications. [https://phabricator.wikimedia.org/T421991] * Due to a library upgrade, listings on category pages may be displayed out of order starting on Monday, 20th April. A migration script will be run to correct this, and will take hours to days depending on the size of the wiki (up to a week for English Wikipedia). [https://phabricator.wikimedia.org/T422544] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.24|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W16"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 15:18, 13 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30380527 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-17</span> == <div lang="en" dir="ltr"> <section begin="technews-2026-W17"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/17|Translations]] are available. '''Weekly highlight''' * After two years of development, [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]], also known as [[mw:Special:MyLanguage/Extension:CodeMirror|CodeMirror 6]], is to be promoted out of beta on Tuesday, April 21. It brings better code and wikitext readability, reduction in typing errors, and other [[mw:Special:MyLanguage/Help:Extension:CodeMirror|benefits]] to all users of the standard syntax highlighter. A huge thank you to volunteer [https://phabricator.wikimedia.org/p/Bhsd/ Bhsd] who developed many of the new features, including [[mw:Special:MyLanguage/Help:Extension:CodeMirror#Code folding|code folding]], [[mw:Special:MyLanguage/Help:Extension:CodeMirror#Autocompletion|autocompletion]], and [[mw:Special:MyLanguage/Help:Extension:CodeMirror#Linting|linting]]. [https://phabricator.wikimedia.org/T259059] * A major update to the Wikipedia app for iOS is now rolling out, redesigning the interface to align with Apple's latest "Liquid Glass" visual design. [https://apps.apple.com/us/app/wikipedia/id324715238 Download the latest version] and explore the update. '''Updates for editors''' * [[mw:Special:MyLanguage/Readers/Reader Experience/WE3.3.4 Reading lists|Reading lists]] is a feature which allows readers to save articles to a list for reading later. This feature is now in beta on Arabic, French, Indonesian, Vietnamese, and Chinese Wikipedias and by default for all new accounts on all Wikipedias. * An experiment which explores extending [[mw:Special:MyLanguage/Readers/Reader Growth/Mobile page previews|Page Previews to mobile web]] will be launched in the week of April 20 on Arabic, English, French, Italian, Polish, and Vietnamese Wikipedias. Page Previews are pop-ups that display a thumbnail, lead paragraph, and a link to open the full article of a blue link, thereby improving content discovery. The feature is already available on desktop and in the apps. [[m:Special:MyLanguage/List of experiments in Product and Technology#Template|Read more about this experiment and others]]. * On several wikis, logged-in editors who haven't [[mw:Special:MyLanguage/Help:Email confirmation|confirmed their email addresses]] can now see a banner encouraging them to do so. Having the email address confirmed allows a user to restore access to the account if they lose it. [[mw:Special:MyLanguage/Product Safety and Integrity/Account Security#Encouraging users to confirm their email addresses|Learn more]]. [https://phabricator.wikimedia.org/T421366] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:15}} community-submitted {{PLURAL:15|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where editing very large wiki pages in the 2017 wikitext editor caused slow loading, preview and scrolling lag, and performance issues when selecting, cutting, or pasting content, has now been fixed. [https://phabricator.wikimedia.org/T184857] '''Updates for technical contributors''' * As part of the promotion of [[mw:Special:MyLanguage/Help:Extension:CodeMirror|CodeMirror]] from a beta feature, all users will use [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]] for syntax highlighting when editing JavaScript, CSS, JSON, Vue and Lua content pages. [https://phabricator.wikimedia.org/T419332] * The <code>mirrors.wikimedia.org</code> service for Debian and Ubuntu users will sunset and stop working on May 15. The resources for the service will be replaced with new and better options. Some users may need to switch to a different server which should take about a minute. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/LJYRIS4WB66HIRCAO4GIDTXCMDVZRBMA/ You can read more]. [https://phabricator.wikimedia.org/T416707] * The <bdi lang="zxx" dir="ltr"><code><nowiki>image</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>oldimage</nowiki></code></bdi> table will be removed from [[wikitech:Help:Wiki Replicas|wikireplicas]]. If your tools or queries access <bdi lang="zxx" dir="ltr"><code><nowiki>image</nowiki></code></bdi> or <bdi lang="zxx" dir="ltr"><code><nowiki>oldimage</nowiki></code></bdi> directly, please update them to use the <bdi lang="zxx" dir="ltr"><code><nowiki>file</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>filerevision</nowiki></code></bdi> table before 28 May. [https://phabricator.wikimedia.org/T28741] * Following the recent implementation of global API rate limits on unidentified traffic, the Wikimedia Foundation will continue efforts to ensure [[mw:Special:MyLanguage/MediaWiki Product Insights/Responsible Reuse|fair use of infrastructure]] by applying global limits to identified API traffic beginning the last week of April. These limits are intentionally set as high as possible to minimise impact on the community. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, see [[mw:Special:MyLanguage/Wikimedia APIs/Rate limits|Wikimedia APIs/Rate limits]] and [[mw:Special:MyLanguage/Wikimedia APIs/Rate limits/FAQ|Frequently Asked Questions]]. * The [[mw:Special:MyLanguage/Attribution API|Attribution API]] is now available as a [[mw:Special:MyLanguage/Wikimedia APIs/Stability policy|beta]]. The API fetches information for crediting Wikimedia articles and media files wherever they are used. Reference documentation is available through the REST Sandbox special page available on all Wikimedia wikis (such as the [https://en.wikipedia.org/w/index.php?api=attribution.v0-beta&title=Special%3ARestSandbox REST sandbox on English Wikipedia]). Share your feedback on the [[mw:Talk:Attribution API|project talk page]]. * There is no new MediaWiki version this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W17"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 14:59, 20 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30432763 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-18</span> == <div lang="en" dir="ltr"> <section begin="technews-2026-W18"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/18|Translations]] are available. '''Updates for editors''' * There is a change in how new users are autoconfirmed that will improve anti-vandalism protection. Currently, users who have had an account for a few days and made a few edits are automatically added to the [[{{int:grouppage-autoconfirmed/{{CONTENTLANGUAGE}}}}|{{int:group-autoconfirmed}}]] group. This configuration tends to be exploited by some vandals, who create accounts and start to use them only after some time. To mitigate this, the configuration will be updated next week so that – for the purpose of becoming autoconfirmed – the account age will be counted from their first edit, instead of registration date. The numeric value of the age threshold will remain the same. This change will be deployed only to wikis which require at least one edit as part of the autoconfirmation conditions. [https://phabricator.wikimedia.org/T418484] * All Wikipedia users with new accounts and those who activated the "automatically enable most beta features" option in their preference can now use the [[mw:Special:MyLanguage/Readers/Reader Experience/WE3.3.4 Reading lists|reading lists]] beta feature to save articles for later reading. This helps organize reading interests in one place for convenient access. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where infobox images have huge padding in Firefox, has been fixed. [https://phabricator.wikimedia.org/T423676] '''Updates for technical contributors''' * As a reminder, the global API rate limits will be applied this week to identified API traffic. This is to help ensure [[mw:MediaWiki Product Insights/Responsible Reuse|fair use of infrastructure]]. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, including the actual rate limits, see [[mw:Wikimedia APIs/Rate limits|Wikimedia APIs/Rate limits]] and [[mw:Wikimedia APIs/Rate limits/FAQ|Frequently Asked Questions]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.26|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W18"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:05, 27 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30458046 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-19</span> == <div lang="en" dir="ltr"> <section begin="technews-2026-W19"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/19|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Article guidance|Article guidance]] team invites experienced editors of [[mw:Special:MyLanguage/Article guidance/Pilot wikis and collaborators|pilot Wikipedias]]—Arabic, Bangla, Japanese, Portuguese, Persian, Turkish, Simple English, Spanish, and French—to help translate and adapt [https://b24e11a4f1.catalyst.wmcloud.org/wiki/Category:Pages_using_article_guidance sample outlines]. These outlines will guide editors in creating clear, well-structured, and policy-compliant articles when using [https://b24e11a4f1.catalyst.wmcloud.org/wiki/Special:NewArticle the feature] once it is launched in May 2026. [[mw:Special:MyLanguage/Article guidance#Adapting a sample outline in a Wikipedia|Simple instructions]] on how to translate and adapt the outlines are available. '''Updates for editors''' * The [[:m:Special:MyLanguage/Product and Technology Advisory Council|Product and Technology Advisory Council]] has published [[:m:Special:MyLanguage/Product and Technology Advisory Council/May 2026 draft PTAC recommendation for feedback|draft recommendations]] on a model that affiliates can follow when contributing to the technical space. Community members are invited to provide feedback on the recommendation until May 8th [[:m:Talk:Product and Technology Advisory Council/May 2026 draft PTAC recommendation for feedback|on the talk page]]. * The number of available thumbnail size preferences in MediaWiki is being reduced to three standardized options—Small (180px), Regular (250px), and Large (400px), as part of ongoing efforts to improve performance and reduce strain on thumbnail services. As a result, existing preferences will be mapped to the nearest new size (for example, smaller selections like 120px or 150px will render at 180px, while larger ones like 300px or 360px will render at 400px). The preferences interface will soon be updated to reflect these changes, and users who wish to opt out or provide feedback can do so. [https://phabricator.wikimedia.org/T424909] * From now on, even when a permission expires automatically, users will receive an Echo notification similar to the standard notification for permission changes. There is a difference between this and [[m:Special:MyLanguage/Global reminder bot|Global reminder bot]] in that the latter reminds users a week ''before'' the rights are due to expire, so that they can renew the rights. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the problem where the ULS language selector in [[m:Special:Translate|Special:Translate]] would scroll vertically when it shouldn't, has been resolved. Previously, when users opened the "Translate to English" dropdown and typed certain inputs, the dialog would scroll vertically by a few pixels even when there was enough space to display all results. The dropdown no longer shifts unnecessarily when filtering languages. [https://phabricator.wikimedia.org/T358864] * The [[m:Special:GlobalWatchlist|Global Watchlist]], which lets you view your watchlists from multiple wikis on a single page, continues to improve. For example, watchlists for Wikibase sites such as [[:d:|Wikidata]] now support [[mw:Special:MyLanguage/Extension:EntitySchema|EntitySchema]] elements for better tracking. The Live Updates mode now refreshes the special page every 60 seconds to comply with the updated [[mw:Special:MyLanguage/Wikimedia APIs/Rate limits|global API rate limits]] for improved real-time responsiveness. Additionally, a directionality bug that displayed links as "changes 3" instead of "3 changes" in mixed-direction lists has been fixed. [https://phabricator.wikimedia.org/T415450][https://phabricator.wikimedia.org/T424422][https://phabricator.wikimedia.org/T418091] '''Updates for technical contributors''' * The second phase of [[mw:Special:MyLanguage/Wikimedia APIs/Rate limits|global API rate limits]] has been rolled out to reduce the [[diffblog:2026/03/26/quo-vadis-crawlers-progress-and-whats-next-on-safeguarding-our-infrastructure/|impact of AI crawlers]] and ensure fair, sustainable access to Wikimedia resources, prioritising human and mission-aligned traffic. [[mw:Special:MyLanguage/Wikimedia APIs/Rate limits#Limits|Limits]] have been shifted from per-hour to per-minute, producing smoother traffic patterns and more predictable API load. Community users are not expected to be affected, and no action is required. Early indications show some User-Agent-based requestors are adjusting behaviour, and around 64% of automated API traffic has been identified. Monitoring continues, and Wikimedia Enterprise remains available for commercial support. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.27|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W19"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:43, 4 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30498077 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-20</span> == <div lang="en" dir="ltr"> <section begin="technews-2026-W20"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/20|Translations]] are available. '''Weekly highlight''' * Community Tech has published [[m:Special:MyLanguage/Community Wishlist/How to write a good wish|new guidance]] explaining how wishes on Community Wishlist are triaged and prioritized. The documentation is intended to help contributors write stronger proposals by clarifying the factors that influence prioritization decisions. Beyond vote counts, the guidance highlights considerations such as potential impact on the community when determining which wishes move forward. '''Updates for editors''' * The Reader Growth team is launching an experiment to test a new [[mw:Special:MyLanguage/Readers/Reader_Growth/Share_Card|Share Card feature]] that allows readers to create visually engaging cards from Wikipedia articles or selected article sections and share them online, with each card linking back to the original article to help expand readership and article discovery. The mobile-only A/B test will be available to a portion of readers on Arabic, Chinese, French, Vietnamese, and English Wikipedia to better understand reading and sharing habits, and is scheduled to begin the week of May 18 and run for four weeks. * The Android and iOS Wikipedia apps recently released the [[mw:Special:MyLanguage/Wikimedia_Apps/Team/25th_Birthday_Reading_Challenge|25-day reading challenge]] into Beta, as part of efforts to drive reader engagement by encouraging users to complete reading milestones. To track their reading streak during the challenge, App users can add a widget featuring Baby Globe to their home screen. The challenge officially begins May 11. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:17}} community-submitted {{PLURAL:17|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where the global preference for enabling syntax highlighting in wikitext could unexpectedly disable itself after being turned on, has now been fixed. [https://phabricator.wikimedia.org/T425286] '''Updates for technical contributors''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The ResourceLoader module <bdi lang="zxx" dir="ltr"><code><nowiki>mediawiki.ui.input</nowiki></code></bdi>, deprecated since [[m:Special:MyLanguage/Tech/News/2023/39|September 2023]], will be removed this week. There is a [[mw:Special:MyLanguage/Codex/Migrating_from_MediaWiki_UI|guide for migrating from MediaWiki UI to Codex]] for any tools that use it. [https://phabricator.wikimedia.org/T420125] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.2|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W20"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:20, 11 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30524429 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-21</span> == <div lang="en" dir="ltr"> <section begin="technews-2026-W21"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/21|Translations]] are available. '''Weekly highlight''' * The Abstract Wikipedia team has identified five potential pilot wikis to assess their interest in adopting abstract articles on their wikis. The pilots are Malayalam, Bengali, Dagbani, Arabic, and Indonesian Wikipedia. The feedback period will be open until May 22. If your community is interested in becoming a pilot, [[m:Talk:Abstract Wikipedia|let us know on Meta]]. '''Updates for editors''' * An experiment to show [[mw:Special:MyLanguage/Readers/Reader Experience/Reading lists|Reading Lists]] to logged-out readers on mobile web will launch on May 18 across German, Spanish, Italian, Portuguese, Polish, Dutch, Turkish, and Urdu Wikipedias, and will run for one month. The effort supports broader goals of helping readers save and organize articles for later reading, while encouraging habits that could lead to future Wikipedia contributions. * To support a bookmark button in the Reading List beta feature, the "Tools > Action" menu has been updated to display icons, including the watch star indicator that helps editors identify temporarily watched articles. The icons now also match those used on mobile, improving consistency across platforms. The change is currently limited to the actions menu and mainly affects editors with privileged user rights. [https://phabricator.wikimedia.org/T426008] * [[mw:Special:MyLanguage/VisualEditor/Suggestion Mode|Suggestion Mode]] was released as an [[w:en:A/B test|A/B test]] for newcomer editors on the mobile website at [[phab:T421189|~15 Wikipedias]]. The experiment will measure the impact that Suggestion Mode has on the proportion of newcomer mobile web edit sessions that result in constructive (un-reverted) article edits. The experiment will also evaluate the feature's impact on editor retention, and monitor changes in revert and block rates. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue in the Wikipedia Android app where images could sometimes fail to load after opening a recommended reading list notification, has now been fixed. [https://phabricator.wikimedia.org/T418231] '''Updates for technical contributors''' * The [[mw:Special:MyLanguage/Wikidata Platform|Wikidata Platform team]] has published its [[d:Special:MyLanguage/Wikidata:SPARQL query service/WDQS backend update/Backend Replacement|backend replacement recommendation]] and accompanying [[wikitech:Wikidata Query Service/WDQS Architecture re-design|technical architecture]] for the migration of the Wikidata Query Service (WDQS) away from Blazegraph. Feedback is invited until May 25th 2026, especially on potential gaps and impacts on advanced use cases. Wikidata community members and WDQS users are also encouraged to help identify high-impact tools and workflows that may need attention on [[d:Wikidata:SPARQL query service/WDQS backend update/High-Impact Use Cases|this page]]. Feedback can be shared on the [[d:Wikidata talk:SPARQL query service/WDQS backend update|Migration talk page]] or during the [[d:Special:MyLanguage/Wikidata:Blazegraph Migration Office Hours|next office hour]]. See the [[d:Special:MyLanguage/Wikidata:Wikidata Platform team/Newsletter|WDP team newsletter]] for more details. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.3|MediaWiki]] '''In depth''' * On English, French, Japanese, and a few other Wikipedias, there was a [[diffblog:2025/09/02/better-detecting-bots-and-replacing-our-captcha/|trial of hCaptcha]], a third-party bot detection service. The trial showed that hCaptcha effectively detects and deters some bad-faith automated activity, on its own and by giving [[w:en:Wikipedia:Village pump (technical)/Archive 225#Introducing SuggestedInvestigations|checkusers and stewards]] signals to look into. Because the results were positive, hCaptcha will be rolled out across all wikis over the next few weeks. [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/hCaptcha|See the hCaptcha project page]] for technical information about the implementation and privacy protections. [[diffblog:2026/05/04/better-detecting-bots-and-replacing-our-captcha-part-2/|Learn more]]. * The latest Community Tech update is now available, with progress across several Community Wishlist initiatives, including Reading Lists expansion from the mobile app to the website, new language support for "Who Wrote That" and the Personal Dashboard, improvements to 3D rendering and Charts, and upcoming work on talk page sorting, audio playback, and editing workflows. The update also shares current priorities, wishlist status trends, and opportunities for community feedback on future focus areas and the Wikimedia Foundation’s 2026–2027 Annual Plan. [[m:Special:MyLanguage/Community Wishlist/Updates#May 13, 2026: Latest updates from the Community Tech team|Read the full newsletter for details]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W21"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:21, 18 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30539262 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-22</span> == <div lang="en" dir="ltr"> <section begin="technews-2026-W22"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/22|Translations]] are available. '''Weekly highlight''' * Following a [[mw:Special:MyLanguage/Contributors/Account Creation Experiments#LOWM|successful account creation experiment]], an improved logged-out edit warning message will be deployed to all Wikimedia wikis in the first week of June. The change will only affect logged-out users on mobile web who open an editing session. The updated experience is designed to encourage account creation more clearly, while still allowing users to edit with temporary accounts. Results from the experiment showed a significant increase in account creation, with a 27% relative lift among users shown the updated message. As expected, as more people funnel into account creation, temporary accounts decreased by a relative 16%. The experiment did not show any significant changes in constructive edit rates or other monitored contributor metrics. [https://phabricator.wikimedia.org/T424595] '''Updates for editors''' * For security reasons, members of certain user groups are [[m:Special:MyLanguage/Mandatory two-factor authentication for users with some extended rights|required to have two-factor authentication]] (2FA) enabled. Members of these groups will be unable to disable the last 2FA method on their account, and it will be impossible to add users without 2FA to these groups. Users will still be able to add new authentication methods or remove them, as long as at least one method is continuously enabled. In the next few weeks, users without 2FA will be removed from these groups. Notably, this applies to bureaucrats. See the linked tasks for deployment schedules. [https://phabricator.wikimedia.org/T423119][https://phabricator.wikimedia.org/T423120] * [[m:Special:MyLanguage/WMDE Technical Wishes|WMDE Technical Wishes]] will run an [[w:en:A/B testing|A/B test]] on [[:phab:T415904|10 wikis]], testing [[m:WMDE Technical Wishes/References/Reference Previews|potential improvements for Reference Previews]]. The experiment will run for ~2 weeks at the end of May / beginning of June and will affect 10% of desktop readers on the participating wikis. * After two successful experiments, the Reader Growth team is rolling out an [[mw:Special:MyLanguage/Readers/Reader Growth/Image Browsing|Image Browsing]] beta feature for all Wikipedias on mobile on May 25. This means that anyone who has all beta features on by default will start to see this feature, and others can check the box to turn it on in their preferences. The beta feature will include a carousel of all an article's images at the top of the article, with controls for editors to [[mw:Readers/Reader_Growth/Image_Browsing#Phase_2.1_beta_feature|exclude images from the article's carousel or to exclude an article from the feature entirely]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, three dimensional STL files were being rendered incorrectly by the media viewer 3D extension which is now fixed. [https://phabricator.wikimedia.org/T416723] '''Updates for technical contributors''' * The legacy CSS classes <bdi lang="zxx" dir="ltr"><code><nowiki>tleft</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>tright</nowiki></code></bdi> have been replaced with <bdi lang="zxx" dir="ltr"><code><nowiki>floatleft</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>floatright</nowiki></code></bdi> as the former do not work consistently across all MediaWiki platforms, notably mobile web and mobile apps. Projects relying on these classes are encouraged to review related usage and plan for migration. Please note that <bdi lang="zxx" dir="ltr"><code><nowiki>floatleft</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>floatright</nowiki></code></bdi> may also be deprecated in future, although there are currently no plans to do so. [[phab:T426452|Read more]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.4|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W22"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:51, 25 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30584502 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> <bdi lang="en" dir="ltr" class="mw-content-ltr"> == Survey (proposed direction for Wishlist) == Apologies if this has not yet been translated into your wiki's language. {{int:Please-translate}}. You are invited to voice your opinion on a new [[m:Talk:Community Wishlist#Proposed direction for Wishlist|community-proposed direction]] for the [[m:Community Wishlist|Community Wishlist]]. {{Int:Feedback-thanks-title}} [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 03:07, 29 മേയ് 2026 (UTC) </bdi> <!-- https://meta.wikimedia.org/w/index.php?title=User:%EA%B8%B0%EB%82%98%E3%85%8F%E3%84%B4/MassMessage&oldid=30604233 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:기나ㅏㄴ@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-23</span> == <div lang="en" dir="ltr"> <section begin="technews-2026-W23"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/23|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Readers/Reader Experience|Reader Experience team]] is conducting an experiment to show the [[mw:Special:MyLanguage/Readers/Reader Experience/Reading lists|reading lists]] feature, which is still in development, to logged-out mobile readers to test whether it encourages account creation at a higher rate compared to the watchstar button. The [[mw:Special:MyLanguage/Readers/Reader Experience/Reading lists#Experiment timeline|experiment]] was launched on May 18th on German, Spanish, Italian, Portuguese, Polish, Dutch, Turkish, and Urdu wikis, and it will run for a month. * The Wikimedia Apps team released [[mw:Special:MyLanguage/Wikimedia Apps/Team/Explore Feed Refresh/Phase 1|Phase 1]] of the redesigned Home Feed to the Android Beta app. The new Home Feed includes a refreshed "Community" tab and a personalized "For You" tab featuring daily updated reading recommendations. The redesign is part of a broader effort to improve content discovery and create more engaging learning experiences in the Wikipedia apps. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:18}} community-submitted {{PLURAL:18|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where images could fail to load for some suggested edits on [[w:Special:Homepage|Special:Homepage]], leaving the thumbnail stuck in a loading state, has now been fixed. [https://phabricator.wikimedia.org/T424048] '''Updates for technical contributors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.5|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W23"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:08, 1 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30613639 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == അബസ്ട്രാക്റ്റ് വിക്കിപീഡിയ മലയാളം വിക്കിപീഡിയയിൽ ചേർക്കുന്നത് സംബന്ധിച്ച് == അബസ്ട്രാക്റ്റ് വിക്കിപീഡിയ പദ്ധതി മലയാളം വിക്കിപീഡിയയിൽ ചേർക്കുന്നത് സംബന്ധിച്ച് വിക്കിമീഡിയയുടെ സാങ്കേതിക വിഭാഗം (Movement Communications Specialist (Product & Tech)) അറിയിപ്പ് തന്നിരുന്നു. അബസ്ട്രാക്റ്റ് വിക്കിപീഡിയ പദ്ധതി തുടങ്ങുന്ന സമയത്ത് മലയാളം ഭാഷ പരിഗണിക്കുന്നതുസംബന്ധിച്ച് അറിയപ്പ് തന്നിട്ടുള്ളതും ചേരാൻ സമ്മതം അറിയിച്ചിട്ടുള്ളതുമാണ്. അതുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് അറിയിപ്പ് [[വിക്കിപീഡിയ:പഞ്ചായത്ത്#Invitation to participate in Abstract Wikipedia pilot|ഇവിടെ കാണാവുന്നതാണ്]].ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 07:32, 5 ജൂൺ 2026 (UTC) == <span lang="en" dir="ltr">Tech News: 2026-24</span> == <div lang="en" dir="ltr"> <section begin="technews-2026-W24"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/24|Translations]] are available. '''Weekly highlight''' * Wikimedia Enterprise has increased the free usage limits for its API offerings. The monthly request limit for the On-demand API has increased from 5,000 to 50,000 requests, while the Snapshot API limit has increased from 15 to 30 requests per month. In addition, Structured Contents snapshots are now available for free accounts. These changes expand access to Wikimedia Enterprise data for developers, researchers, and organizations using Wikimedia content. [https://enterprise.wikimedia.com/blog/enhanced-free-api] '''Updates for editors''' * The [[mw:Special:MyLanguage/Wikimedia_Apps/Team/Explore Feed Refresh/Phase 1|refreshed Explore Feed]], now called the Home Feed, is rolling out to 50% of users of the Wikipedia Android app. The Home Feed helps readers discover relevant content through two new tabs: ''Community'' and ''For You''. The Community tab provides a scrollable feed of curated content and updates from the broader Wikimedia community and movement, while the ''For You'' tab offers a full-screen, swipeable experience that shows content tailored to a user's interests. The redesign is part of a broader effort to improve discovery and enhance the learning experience in the Wikipedia app. * The [[mw:Special:MyLanguage/Wikimedia Apps/Team/iOS/"Which came first?" Game|Which came first?]] daily trivia game is now available in the beta version of the Wikipedia iOS app in English, German, French, Portuguese, Russian, Spanish, Arabic, Chinese, and Turkish. The game uses historical events from Wikipedia's "On This Day" content and challenges readers to guess which of two events happened first. The game was previously released on Android. Communities interested in making the game available in their languages can [[mw:Special:MyLanguage/Wikimedia_Apps/Team/Games#Game availability by language|read the instructions and requirements]]. * [[m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]], a new MediaWiki feature that allows editors to reuse references with different details, will begin rolling out to Wikimedia wikis following a successful pilot phase. Deployment will start on 8 June for most [[wikitech:Deployments/Train#Wednesday|Group 1 wikis]] and French Wikipedia, with additional Wikipedia language editions receiving the feature over the coming months. Communities are encouraged to prepare by checking for [https://translatewiki.net/w/i.php?title=Special%3ATranslate&group=ext-cite&language=en&action_source=search&filter=%21translated&optional=1&action=translate untranslated Cite extension messages] in their language and reviewing any use of [[mw:Special:MyLanguage/Reference Tooltips|Reference Tooltips]], which may require [[:phab:T416304#11668731|updates]] to support the new functionality. Wikis using [[mw:Special:MyLanguage/Help:Reference Previews|Reference Previews]] do not need to take any action. Communities may also wish to create the ''cite-tracking-category-ref-details'' [[Special:TrackingCategories|tracking category]] as a hidden category using <code><nowiki>__HIDDENCAT__</nowiki></code> (or a dedicated template), and connect it to the corresponding Wikidata item [[d:Q129764848]]. [https://phabricator.wikimedia.org/T425662] * The [[mw:Special:MyLanguage/Readers/Reader Growth/Mobile page previews#Experimentation|Page Previews experiment]] on mobile web has concluded. The team decided not to roll out the feature after the results showed no statistically significant impact on reader retention, as the primary success metric was retention improvement. Page Previews, which are already available on desktop and in the apps, display a thumbnail, lead paragraph, and link to the full article when readers tap a blue link. The experiment tested this experience on mobile web across six Wikipedias. * The [[mw:Special:MyLanguage/Codex/Design/Icons|user interface icon library]] will be [[phab:T399175|updated later this week or next week]]. Most of the ~300 icons have been slightly refined and ~30 new icons have been added. These changes improve the icons to make them more consistent and comprehensible, and provide more visual balance when they are used in groups. * The [[mw:Special:MyLanguage/Universal Language Selector|Universal Language Selector]] (ULS) interface in MediaWiki, which helps users select content in other languages, has been updated. The new version improves speed and accessibility, and users of Wikimedia projects can now pin languages for quicker language switching. The deployment to Wikimedia sites will happen gradually in the coming weeks. You can test it now as a beta feature by selecting [[Special:Preferences#mw-prefsection-betafeatures|beta features]] in your profile preferences and share your feedback on [[mw:Special:MyLanguage/Universal Language Selector/New ULS|the project page]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where the Pageviews Analysis dashboard on pageviews.wmcloud.org stopped updating graph data in May 2026, affecting all users, has been fixed. [https://phabricator.wikimedia.org/T427171] '''Updates for technical contributors''' * The function signature for <bdi lang="zxx" dir="ltr"><code><nowiki>mw.util.addPortletLink()</nowiki></code></bdi> has been simplified. Developers can now pass a configuration object instead of a list of positional parameters when creating portlet links. The previous function signature remains supported for backwards compatibility. For example, instead of: <bdi lang="zxx" dir="ltr"><code><nowiki>mw.util.addPortletLink('p-cactions', '#', 'Stub', 'ca-stubtag', 'Add a stub tag to this page');</nowiki></code></bdi> use <bdi lang="zxx" dir="ltr"><code><nowiki>mw.util.addPortletLink('p-cactions', { href: '#', text: 'Stub', id: 'ca-stubtag', tooltip: 'Add a stub tag to this page' });</nowiki></code></bdi>. Script maintainers are encouraged to review existing uses of <bdi lang="zxx" dir="ltr"><code><nowiki>addPortletLink()</nowiki></code></bdi> and update them where appropriate. This change will be available on all wikis from 11 June. Thanks to community volunteer Gerges for contributing this improvement. [https://phabricator.wikimedia.org/T427945] * '''Community Wishlist discussion''': Product & Technology [[m:Special:MyLanguage/Community Wishlist/Updates#May 20, 2026: Community Tech becomes a program|introduced changes]] meant to increase the number and complexity of wishes fulfilled, including the disbanding of the Community Tech team. They are [[m:Special:MyLanguage/Community Wishlist/Updates|engaging in discussions]] about a [[m:Talk:Community Wishlist#Proposed direction for Wishlist|proposed direction for the wishlist]] from community members. Includes ways to structure annual voting, better tracking of wishes, removing focus areas, and [[m:Special:MyLanguage/Community Wishlist/Updates|staffing updates]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.6|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W24"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:29, 8 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30650573 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-25</span> == <div lang="en" dir="ltr"> <section begin="technews-2026-W25"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/25|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Readers/Reader Growth|Reader Growth team]] has launched an [[mw:Special:MyLanguage/Readers/Reader Growth/Image Browsing|Image Browsing]] beta feature on the mobile web version of all Wikipedias. The feature shows an image carousel at the top of articles with 3 or more images. Editors can configure this feature with the following controls: to hide a specific image from a page, either use <code>class=notpageimage</code> excluding it from thumbnail previews, or <code>class=noviewer</code> excluding it from MediaViewer. The carousel can also be disabled from a page entirely, with the magic word <code><nowiki>__NOMEDIAVIEWERCAROUSEL__</nowiki></code>. To submit feedback or flag bugs, please visit the [[mw:Talk:Readers/Reader Growth/Image Browsing|project page]]. * [[mw:Special:MyLanguage/Help:Tables#class="wikitable"|Wikitables]] can now be [[mw:Special:MyLanguage/Help:Sortable tables#Forcing the initial sort direction|sorted in descending order]] on the first click by adding <code dir=ltr>data-sort-order="desc"</code> to the header cell. Previously, by default, clicking a column header for the first time sorts it in ascending order. This addition to a Wikitable gives it more control and flexibility, while the default behavior for subsequent clicks remains unchanged. [https://phabricator.wikimedia.org/T398416] '''Updates for editors''' * The [[mw:Special:MyLanguage/Article guidance|Article guidance]] feature is currently being tested with some editors creating new articles on the Simple English, French, and Turkish Wikipedias. The experiment will soon begin on the Arabic and Bangla Wikipedias as well. [[w:simple:Special:NewArticle|This feature]] gives editors community-curated guidance to help them create articles that follow community standards. Experienced editors can continue creating or adapting outlines for specific article types that are commonly created by less experienced contributors. The outlines guide less experienced editors in creating high-quality articles. A quick guide to markups used in outlines can be found on [[mw:Special:MyLanguage/Article guidance/Test feature guide#Markups in outlines|this page]]. [[w:simple:Wikipedia:Article Guidance|Example outlines]] that can be adapted and instructions for how to adapt them are on [[mw:Special:MyLanguage/Article guidance#Adapting a sample outline in a Wikipedia|this section]] of the project page. * Wikis that wish to replace the "indefinitely" button in Special:Block for temporary accounts (for example, wikis that block temporary users only until account expiration) will be able to do so by creating [[MediaWiki:ipb-indefinite-expiry-temporary-account]] with the block duration they want. [https://phabricator.wikimedia.org/T427125] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:41}} community-submitted {{PLURAL:41|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * By the end of June, a valid user-agent string will be required for automated dumps downloads from the dumps.wikimedia.org website. Automated requests that provide a generic or empty user-agent will be blocked. This [[phab:T400119|extends enforcement]] of the long standing [[foundation:Special:MyLanguage/Policy:Wikimedia Foundation User-Agent Policy|user-agent policy]]. Access to dumps through Wikimedia Cloud Services will not change. * The roll out of global [[mw:Wikimedia APIs/Rate limits|API rate limits]] is now complete, with limits enforced across all APIs and at the documented levels for all groups. Bots running in Toolforge/WMCS or with the bot user right on any wiki remain exempt. All bots should continue to follow the documented best practices to avoid being rate limited. * The [https://api.wikimedia.org/wiki/Main_Page API Portal wiki] will be read only starting this week (June 15-18). The following week (June 22-25), all API Portal wiki URLs will redirect to [[mw:Wikimedia APIs|Wikimedia APIs on mediawiki.org]]. Learn more on the [[wikitech:API Portal/Deprecation|project page]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.7|MediaWiki]] '''Meetings and events''' * On June 17th at 6pm UTC the WMF will be holding Discord call focused on a code review. We've heard through the [[mw:Special:MyLanguage/Developer Satisfaction Survey/2026|Developer Satisfaction Survey]] that volunteers are struggling with code review and we'd like to discuss these experiences with the goal of surfacing workable solutions. You can join the call [https://discord.gg/wikipedia?event=1514727511102062664 via the Wikimedia Community Discord server]. * The [[m:Special:MyLanguage/Conferencia Wikimedia de América Latina 2026|Latin American Wikimedia Conference]] will host a regional hackathon that will bring together the Wikimedia movement’s technical community including developers, system administrators, data scientists, and users with extended rights. Interested technical contributors can [https://docs.google.com/forms/d/e/1FAIpQLSf4osJzTHBJjQbYJk7TMVEJjTEQv7IgtsUDfP-o-qTgeRQQxw/viewform apply for a scholarship] to participate until June 21 at midnight (Bolivia time, UTC-4). * Sign up for Wikimania Team Challenges to join this special event. The Team challenges will take place online and in person from July 21 to 22, before Wikimania conference. Everyone is welcome, regardless of skills or Wikimania registration. Teams will work on 10 important challenges supporting the Wikimedia community. For details, visit [[wmania:Special:MyLanguage/2026:Team challenges|the Team Challenges page]] and [https://wikimedia.eventyay.com/wm/teamchallenges/ register there]. Registration closes on June 20th at 11pm UTC. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W25"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:48, 15 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30689604 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-26</span> == <div lang="en" dir="ltr"> <section begin="technews-2026-W26"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/26|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Growth/Feature summary|Growth features]] are [[phab:T418115|now available at Wikidata]]. This update enables access to Mentorship ([[mw:Special:MyLanguage/Help:Growth/Mentorship|if configured]]), Impact module, the Help Panel, and a simplified Newcomer Homepage (without Suggested Edits). Wikidata administrators are still configuring the features through Community Configuration. '''Updates for editors''' * The special page [[{{#special:RangeCalculator}}]] has been created. It allows users to find an IP range without needing to rely on external tools. Until now, this tool was only available to CheckUsers. [https://phabricator.wikimedia.org/T268429] * [[m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]] is a new MediaWiki feature that allows editors to reuse references with different details. It will be deployed to most small and medium-sized Wikipedia language versions on June 23. The [[m:Special:MyLanguage/WMDE Technical Wishes/Sub-referencing#deployment|FAQ]] lists possible actions to take on your wiki to support the deployment. Check the [[:phab:T414094|rollout plan]] for the next deployment steps. [https://phabricator.wikimedia.org/T428902] * Starting next week, users will get a notification when they are blocked or unblocked from editing, or if this block changes. [https://phabricator.wikimedia.org/T100974] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Starting next week, abuse filters that are set to "require CAPTCHA verification" will begin to also affect users with the <code>skipcaptcha</code> right, which includes most autoconfirmed users. Bots are exempted. This change only affects edits that trigger an abuse filter. The <code>skipcaptcha</code> right will continue to exempt users from having to solve CAPTCHAs in the ordinary course of using the wikis. [https://phabricator.wikimedia.org/T402595] * Reference documentation for the [[wikitech:Machine_Learning/LiftWing/API|Lift Wing API]] has moved from the API Portal to the interactive [https://wikitech.wikimedia.org/w/index.php?api=lift-wing&title=Special%3ARestSandbox REST Sandbox]. * The API Portal wiki is now closed. For API documentation, see [[mw:Special:MyLanguage/Wikimedia_APIs|Wikimedia APIs on mediawiki.org]]. All API Portal wiki URLs (https://api.wikimedia.org/wiki/) will redirect to the mediawiki.org page starting June 22. [https://phabricator.wikimedia.org/T427537] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.8|MediaWiki]] '''Meetings and events''' * Join an online call on 25 June at 2:30pm UTC to meet the current Wikimedia interns for [[mw:Google_Summer_of_Code/2026|Google Summer of Code]] and [[mw:Outreachy/Round_32|Outreachy]]. Interns will provide an overview of their projects and a brief demo of their work so far. Attendees are encouraged to [[mw:event:Google_Summer_of_Code/Summer_2026_June_Internship_open_session|share ideas and connections in their community]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W26"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 13:04, 23 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30722494 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-27</span> == <div lang="en" dir="ltr"> <section begin="technews-2026-W27"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/27|Translations]] are available. '''Updates for editors''' * As part of the [[mw:Special:MyLanguage/Contributors/Account Creation Experiments|Account Creation Experiments]], the Growth team tested adding a user account icon in the mobile web header for logged-out users, providing direct access to "Create account" and "Log in" actions. The experiment increased account creation by about 20% without negatively affecting edit quality or constructive edit rates. The feature will now be rolled out to all Wikimedia Foundation wikis on mobile web in the first week of July. [https://phabricator.wikimedia.org/T428220] * After a [[phab:T426248|successful experiment]], logged-in users who did not [[mw:Special:MyLanguage/Help:Email_confirmation|confirm their email address]] when their account was created see a new banner asking them to complete that process. This helps reduce the risk that users get locked out of their account, and makes account email addresses overall more reliable. This is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] project. [https://phabricator.wikimedia.org/T428292] * An update to [[Special:Search|Search]] is refining how the <bdi lang="zxx" dir="ltr"><code><nowiki>-prefix:</nowiki></code></bdi> behaves when used to exclude results. Previously, using <bdi lang="zxx" dir="ltr"><code><nowiki>-prefix:</nowiki></code></bdi> with negation could unintentionally broaden search results by adding the namespaces included in the search scope, leading to confusing behavior for users expecting a straightforward exclusion filter. With the update, <bdi lang="zxx" dir="ltr"><code><nowiki>-prefix:</nowiki></code></bdi> will now strictly exclude matching page titles as intended and may display a warning if the relevant namespace has not been explicitly selected. The behavior of <bdi lang="zxx" dir="ltr"><code><nowiki>prefix:</nowiki></code></bdi> without negation however remains unchanged. [https://phabricator.wikimedia.org/T427443] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:33}} community-submitted {{PLURAL:33|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where reviewers using the Page Curation toolbar were not automatically subscribed to talk page discussions they started has now been fixed. Reviewers will now receive notifications when someone replies to those discussions. [https://phabricator.wikimedia.org/T329346] '''Updates for technical contributors''' * Starting June 29th, automated downloads from the dumps.wikimedia.org website will be subject to the [[Foundation:Special:MyLanguage/Policy:Wikimedia Foundation User-Agent Policy|user-agent policy]]. Automated requests that provide a generic or empty user-agent will be blocked. Access to dumps through Wikimedia Cloud Services remains unaffected. This is a follow up to the announcement made in the [[m:Special:MyLanguage/Tech/News/2026/25|2026/25 issue of Tech News]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.9|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W27"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 11:47, 29 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30744833 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> mm6vl3vw0zkdk0gx8tk3hsiwdc3ukmm വി.ആർ. സുധീഷ് 0 14047 4634127 4630796 2026-06-28T16:04:42Z ~2026-30548-45 218093 /* പുരസ്കാരങ്ങൾ */ 4634127 wikitext text/x-wiki {{prettyurl|V.R.Sudheesh}} [[പ്രമാണം:Vr sudheesh.jpg|ലഘുചിത്രം|വലത്ത്‌]] [[മലയാളം|മലയാളത്തിലെ]] [[ചെറുകഥ|ചെറുകഥാ]]കൃത്തും <ref name="mbb">[http://buy.mathrubhumi.com/books/autherdetails.php?id=867 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[നിരൂപകൻ|നിരൂപകനുമാണ്‌]] '''വി.ആർ.സുധീഷ്'''. [[ചേളന്നൂർ]] എസ് എൻ കോളേജിൽ മലയാളം അദ്ധ്യാപകനാണ്<ref name="mbb"/> == ജീവിതരേഖ == വടകരയിൽ ജനനം. [[മടപ്പള്ളി ഗവ. കോളേജ്|മടപ്പള്ളി ഗവ. കോളേജിൽ]] നിന്ന് ചരിത്രത്തിൽ ബിരുദവും [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ]] നിന്ന് മലയാള സാഹിത്യത്തിൽ എം.എ ബിരുദവും നേടി. [[മദിരാശി സർവ്വകലാശാല|മദിരാശി സർവ്വകലാശാലയിൽ]] നിന്ന് എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.<ref>{{Cite web |url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=179 |title=പുഴ.കോമിൽ വി.ആർ. സുധീഷിനെ കുറിച്ച കുറിപ്പ് |access-date=2010-01-23 |archive-date=2010-09-01 |archive-url=https://web.archive.org/web/20100901211649/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=179 |url-status=dead }}</ref> തുടർന്ന് എസ്.എൻ.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപകനായി. ഇപ്പോൾ ചേളന്നൂർ എസ്.എൻ.കോളേജിൽ ജോലിയിൽ നിന്നും വിരമിച്ചു . വിവാഹിതനാണ്. ഒരു മകളുണ്ട്. == ചെറുകഥാസാഹിത്യത്തിൽ == [[File:Vr sudheesh mm baheer ashamenon.jpg|thumb|എം.എംബഷീർ, വി.ആർ സുധീഷ്, ആഷാമേനോൻ, സാറാജോസഫ്, അംബികാസുതൻ മാങ്ങാട് എന്നിവർ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പരിസ്ഥിതിയും കഥാഭാവനയും എന്ന വിഷയത്തിൽ ചർച്ചനടത്തുന്നു.]] വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്തിൽ സജീവമായിരുന്നു ഇദ്ദേഹം. [[മാതൃഭൂമി]] ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,[[ചന്ദ്രിക ആഴ്ചപ്പതിപ്പ്]], [[ദേശാഭിമാനി വാരിക]] എന്നിവിടങ്ങളിലാണ് ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരിൽ ഒരു ഇൻലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. [[മടപ്പള്ളി കോളേജ്]] വിദ്യാർത്ഥിയായിരിക്കുമ്പോൾ [[കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവം|കാലിക്കറ്റ് സർവ്വകലാശാലാ കലോത്സവത്തിൽ]] ചെറുകഥാ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. തോപ്പിൽ രവി പുരസ്കാരം , അയനം-സി.വി.ശ്രീരാമൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള വി.ആർ..സുധീഷിൻറെ പല കഥാസമാഹാരങ്ങളും വിവിധ സർവ്വകലാശാലകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ==കൃതികൾ== * ക്രൂരഫലിതക്കാരൻ ദൈവം * ദൈവത്തിന് ഒരു പൂവ് * വംശാനന്തര തലമുറ * ചോലമരപ്പാതകൾ * വിമതലൈംഗികം * ഒരു എഴുത്തുകാരി അറിയുന്നു * വാക്കുകൾ സംഗീതമാകുന്ന കാലം വരുന്നുണ്ട് * രാജാവിന്റെ മീനുകൾ * തീയക്കുട്ടികൾ ഇന്നും വിചാരിക്കുന്നു * സങ്കടമരം * കഥപറയും കഥമാമൻ * [[കുറുക്കൻ മാഷിന്റെ സ്കൂൾ]] - * മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ് * സുധീഷിൻറെ കഥകൾ * എൻറെ പ്രണയ കഥകൾ * തെരഞ്ഞെടുത്ത കഥകൾ * പ്രിയപ്പെട്ട കഥകൾ * [[ഭവനഭേദനം]] * നോവൽ വെളിച്ചങ്ങൾ ( പഠനം) * കഥാന്തരം ( പഠനം) * ആത്മഗാനം ( ഓർമ ) * സമുദ്രവിപഞ്ചിക ( ലേഖനം ) * ഒറ്റക്കഥാപഠനങ്ങൾ ( പഠനം) * എഴുതിയ കാലം ( ഓർമ ) * മലയാളത്തിൻറെ പ്രണയകഥകൾ (എഡിറ്റർ) * മലയാളത്തിൻറെ പ്രണയകവിതകൾ (എഡിറ്റർ) * പ്രണയപുസ്തകം (എഡിറ്റർ) * എം ടി (എഡിറ്റർ) * മദ്യശാല (എഡിറ്റർ) * സംഭാഷണം (എഡിറ്റർ) * കഥകൾ :പ്രണയത്തിന്റെ ;മരണത്തിന്റെയും (എഡിറ്റർ) * അനുഭവം ഓർമ്മ യാത്ര * ക്ഷീര പദം * പ്രണയചന്ദ്രകാന്തം ( ലേഖനം ) ==പുരസ്കാരങ്ങൾ== * [[ഭവനഭേദനം]] എന്ന ചെറുകഥയ്ക്ക് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം<ref name=2014a>{{cite web|title=ടി.പി. രാജീവനും വി.ആർ. സുധീഷിനും പി.എൻ. ഗോപീകൃഷ്ണനും അക്കാദമി അവാർഡ്|url=http://www.madhyamam.com/kerala/2016/mar/01/181337|website=മാധ്യമം|accessdate=2016 മാർച്ച് 16|archiveurl=https://archive.today/20160316114447/http://www.madhyamam.com/kerala/2016/mar/01/181337|archivedate=2016-03-16|url-status=live}}</ref><ref>{{cite web|title=തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്|url=http://www.janmabhumidaily.com/news385966|website=ജന്മഭൂമി|accessdate=17 മാർച്ച് 2016|archiveurl=https://web.archive.org/web/20160301111039/http://www.janmabhumidaily.com/news385966|archivedate=2016-03-01|url-status=dead}}</ref> * [[ശ്രീകൃഷ്ണൻ]] എന്ന കഥാസമാഹാരത്തിന് 2019 ഇടശ്ശേരി അവാർഡ് ലഭിച്ചു. * [[കുറുക്കൻ മാഷിന്റെ സ്കൂൾ]] എന്ന ബാലസാഹിത്യത്തിന് [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി അവാർഡും]] ഭീമാ ബാലസാഹിത്യ പുരസ്കാവും ലഭിച്ചു. == അവലംബം == {{reflist}} {{DEFAULTSORT:സുധീഷ്, വി.ആർ.}} [[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] [[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] [[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]] [[വർഗ്ഗം:മലയാളസാഹിത്യനിരൂപകർ]] [[വർഗ്ഗം:കോഴിക്കോട് ജില്ലയിൽ ജനിച്ചവർ]] [[വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] {{Bio-stub}} 7cretr4mcrpr56cg7g2vtf8vtzwg0ht പി. രാമൻ 0 20542 4634190 4521888 2026-06-29T11:27:18Z ~2026-35624-91 219457 /* പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ */ 4634190 wikitext text/x-wiki {{prettyurl|P. Raman}} [[പ്രമാണം:Kavi P Raman 3.jpg|ലഘുചിത്രം|കവി പി രാമൻ]] [[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[കവി]]കളിൽ ഒരാളാണ്‌ '''പി. രാമൻ'''‌‍.1999-ൽ [[തൃശ്ശൂർ]] [[കറന്റ് ബുക്സ്]] പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികൾ'എന്ന പുസ്തകത്തിലും,1999-ൽ തന്നെ [[ഡി.സി. ബുക്സ്]] പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്<ref>http://www.universityofcalicut.info/syl/Malayalam_Sylla_16.pdf {{Webarchive|url=https://web.archive.org/web/20130227174012/http://universityofcalicut.info/syl/Malayalam_Sylla_16.pdf |date=2013-02-27 }} പേജ് 59</ref>. == ജീവിതരേഖ == 1972-ൽ [[പാലക്കാട്]] ജില്ലയിലെ [[പട്ടാമ്പി]]യിൽ ജനിച്ചു. പട്ടാമ്പി ഗവ.സംസ്കൃത കോളോജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദം. ഇപ്പോൾ ഹയർസെക്കൻ്ററി മലയാളം അധ്യാപകൻ. കവിയും നോവലിസ്റ്റുമായ [[സന്ധ്യ എൻ. പി.]] യാണ് ജീവിതപങ്കാളി. മക്കൾ ഹൃദയ്, പാർവ്വതി. [[പ്രമാണം:Poet P Raman at Kollam 2025.ogg|ലഘുചിത്രം|കവി പി രാമൻ കൊല്ലത്തു നടന്ന പുസ്തക പ്രകാശനത്തിൽ സംസാരിക്കുന്നു]] == പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ == *കനം(2000, കറന്റ് ബുക്സ്,തൃശ്ശൂർ) *തുരുമ്പ്(2006, ഡി.സി.ബുക്സ്,കോട്ടയം) ‍*ഭാഷയും കുഞ്ഞും (2013, കറന്റ് ബുക്സ്, തൃശൂർ) *[[രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്]] (2017, മാതൃഭൂമി ബുക്സ്) * പിന്നിലേക്കു വീശുന്ന കാറ്റ് (2020, ഡി.സി. ബുക്സ്) * ഇരട്ടവാലൻ (2021, ഡി.സി. ബുക്സ്) * മായപ്പൊന്ന് (പരിഭാഷ-[[ജയമോഹൻ]] ടെ തമിഴ്കഥകൾ) ( 2021, മാതൃഭൂമി) * കവിനിഴൽമാല (കവിതാ വിമർശം) ( 2022, ഡി.സി. ബുക്സ്) * കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും? (കവിതാ പരിഭാഷ)(2022, സമൂഹ് കൊച്ചി) ==പുരസ്കാരങ്ങൾ== *''കനം'' എന്ന കൃതിക്ക് 2001-ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം<ref>[http://www.keralasahityaakademi.org/ml_aw20.htm http://www.keralasahityaakademi.org/ml_aw20.htm]</ref><ref>{{Cite web |url=http://www.mathrubhumi.com/books/awards.php?award=7 |title=ആർക്കൈവ് പകർപ്പ് |access-date=2012-03-12 |archive-date=2012-03-15 |archive-url=https://web.archive.org/web/20120315091024/http://www.mathrubhumi.com/books/awards.php?award=7 |url-status=deviated |archivedate=2012-03-15 |archiveurl=https://web.archive.org/web/20120315091024/http://www.mathrubhumi.com/books/awards.php?award=7 }}</ref> *[[രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്]] എന്ന കൃതിക്ക് [[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019|2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം]]<ref name="thecue">{{cite news |title=മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു |url=https://www.thecue.in/around-us/2021/02/15/kerala-sahitya-akademi-awards-2019 |accessdate=15 ഫെബ്രുവരി 2021 |date=15 ഫെബ്രുവരി 2021 |archiveurl=https://archive.today/20210215142451/https://www.thecue.in/around-us/2021/02/15/kerala-sahitya-akademi-awards-2019 |archivedate=2021-02-15 |url-status=live }}</ref> * മഹാകവി പി. സാഹിത്യ പുരസ്കാരം, 2022 * പി. സ്‌മാരക കവിതാ പുരസ്കാരം,2019 * അയനം എ. അയ്യപ്പൻ കവിതാ പുരസ്കാരം, 2019 * കെ. വി. തമ്പി പുരസ്കാരം, 2022 *ദേശാഭിമാനി കവിതാ പുരസ്കാരം, 2017 == അവലംബം == *[http://www.harithakam.com/ml/Poem.asp?ID=5 പി.രാമന്റെ കവിതകൾ] {{Webarchive|url=https://web.archive.org/web/20070927032816/http://www.harithakam.com/ml/Poem.asp?ID=5 |date=2007-09-27 }} <references/> {{Commons}} [[വർഗ്ഗം:മലയാളകവികൾ]] [[വർഗ്ഗം:1972-ൽ ജനിച്ചവർ]] [[വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] 17ke77wu6bjz2hlb8pttc68qbuqpb35 അകത്തി 0 25029 4634161 4568439 2026-06-29T02:39:46Z Malikaveedu 16584 4634161 wikitext text/x-wiki {{prettyurl|Sesbania grandiflora}} {{taxobox |image = Starr_050518-1632_Sesbania_grandiflora.jpg |regnum = [[Plant]]ae |unranked_divisio = [[Angiosperms]] |unranked_classis = [[Eudicots]] |unranked_ordo = [[Rosids]] |ordo = [[Fabales]] |familia = [[Fabaceae]]<ref>Prajapti, Purohit, Sharma, Kumar, A Handbook of medicinal plants, Agro Bios (India), Edition Ist 2003, Page.473</ref> |genus = ''[[Sesbania]]'' |species = '''''S. grandiflora''''' |binomial = ''Sesbania grandiflora'' |binomial_authority = ([[Carl Linnaeus|L.]]) Poiret |synonyms = *''Aeschynomene coccinea'' <small>L.f. </small> *''Aeschynomene grandiflora'' <small> (L.) L. </small> *''Agati coccinea'' <small> (L.f.) Desv. </small> *''Agati grandiflora '' <small>(L.) Desv. </small> *''Agati grandiflora var. albiflora'' <small> Wight & Arn. </small> *''Agati grandiflora var. coccinea'' <small> (L.f.) Wight & Arn. </small> *''Coronilla coccinea'' <small> (L.f.) Willd. </small> *''Coronilla grandiflora'' <small> (L.) Willd. </small> *''Coronilla grandiflora'' <small> Boiss. </small> *''Dolichos arborescens'' <small> G. Don </small> *''Dolichos arboreus '' <small>Forssk. </small> *''Emerus grandiflorus'' <small> (L.) Kuntze </small> *''Resupinaria grandiflora '' <small>(L.) Raf. </small> *''Robinia grandiflora'' <small> L. </small> *''Sesban coccinea '' <small>(L.f.) Poir. </small> *''Sesban grandiflora'' <small> (L.) Poir. [Spelling variant] </small> *''Sesban grandiflorus'' <small> (L.) Poir. </small> *''Sesbania coccinea '' <small>(L.f.) Pers. </small><ref>{{cite web|url=http://www.theplantlist.org/tpl/record/ild-24585|title=Sesbania grandiflora (L.) Pers. — The Plant List|author=|date=|website=www.theplantlist.org|accessdate=17 June 2019|archive-date=2020-02-12|archive-url=https://web.archive.org/web/20200212022349/http://www.theplantlist.org/tpl/record/ild-24585|url-status=dead}}</ref> }} {{Infobox Ayurmedplants | പേര് = അകത്തി| സംസ്കൃതം = അഗസ്തി| വിതരണം = ഇന്ത്യയൊട്ടുക്കും| രാസഘടങ്ങൾ = ടാനിൻ,വൈറ്റമിൻ സി, ഒലിയാനൊലിക് അമ്ലം| രസം = തിക്തം| ഗുണം = രൂക്ഷം,ലഘു| വീര്യം = ശീതം| വിപാകം = മധുരം,തിക്തം| ഭാഗങ്ങൾ = മരത്തോലി,ഇല,പൂവ്,ഇളം കായ്കൾ| ഔഷധഗുണം = പിത്ത കഫങ്ങൾ ശമിപ്പിക്കും, പീനസം, ജ്വരം,മുറിവുണങ്ങാൻ,മൂത്രളം| ഔഷധയോഗങ്ങൾ -1. അഗസ്തിഘൃതം - ജീവകഭാവരോഗങ്ങൾ ശമിക്കും. 2. അഗസ്തികൂസുമയോഗം - വാതരോഗം ശമിക്കും. ഔഷധഗൂണങ്ങൾ - അകത്തിപ്പുവ് - പിത്തം, രക്തദോഷം, വാതം, കഫം ഇവയെ ശമിപ്പിക്കും. 2.അകത്തിയുടെ ഇളംകായ് - ത്രിദോഷം, ക്ഷയം, വിഷം, പാണ്ധുരോഗം ഇവയെ ശമിപ്പിക്കും. 3.അകത്തിയുടെ വളഞ്ഞകായ് - പിത്തത്തെ വിർദ്ധിപ്പിക്കും. 4.അകത്തിയില - വിഷം, രക്തപിത്തം, നക്താന്ധ്യം ഇവയെ ശമിക്കും. വാതത്തെ വിർദ്ധിപ്പിക്കും. ഔഷധമാത്ര - സ്വരസം - 10 മി.ലി. മുതൽ 20 മി.ലി.വരെ. കഷായം - 20 മി.ലി. മുതൽ 40 മി.ലി. വരെ.| }} [[പ്രമാണം:Starr_050518-1632_Sesbania_grandiflora.jpg|thumb|അകത്തി മരം]] [[Fabaceae|ഫാബേസീ]] [[സസ്യകുടുംബം|സസ്യകുടുംബത്തിൽ]]പ്പെട്ട ഒരു ചെറുമരമാണ്‌ '''അകത്തി'''. [[സംസ്കൃതം|സംസ്കൃതത്തിൽ]] ''അഗസ്തി अगस्ति, അഗസ്തിക, മുനിദ്രുമം, വംഗസേന'' എന്നീ പേരുകളിൽ അറിയപ്പെടുന്നു.<ref>{{Cite news|url=http://www.mathrubhumi.com/agriculture/features/organic-farming-agriculture-1.2101214|title=അതിർത്തികാക്കാൻ അഗത്തിച്ചീര...... Read more at: http://www.mathrubhumi.com/agriculture/features/organic-farming-agriculture-1.2101214|last=|first=|date=|work=|access-date=|via=}}</ref> മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ ''அகத்தி (അകത്തി)'' എന്നും അറിയപ്പെടുന്നു. 6 മീറ്റർ മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഈ ചെടിയുടെ ജന്മദേശം [[ഇന്ത്യ|ഇന്ത്യയോ]] തെക്കുകിഴക്കൻ [[ഏഷ്യ|ഏഷ്യയോ]] ആണെന്നു കരുതപ്പെടുന്നു.<ref>http://www.worldagroforestry.org/sea/Products/AFDbases/AF/asp/SpeciesInfo.asp?SpID=1519</ref> [[ആപേക്ഷിക ആർദ്രത|ആപേക്ഷിക ആർദ്രതയും]] ചൂടും കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ ഇത് പൊതുവേ വളരുന്നത്‌. [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലെ]] ചില പ്രദേശങ്ങളിൽ അകത്തിയുടെ [[പൂവ്]], [[ഫലം]], [[ഇല]] എന്നിവ ആഹാരമായി ഉപയോഗിക്കുന്നു. == പ്രത്യേകതകൾ == [[വെള്ള|വെളുപ്പും]], [[ചുവപ്പ്|ചുവപ്പും]], [[മഞ്ഞ|മഞ്ഞയും]], [[നീല|നീലയും]] നിറമുളള [[പൂവ്|പൂവുകളോടു]] കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ഇലകൾ [[സമ്യുക്തപർണ്ണം|സം‌യുക്തപർണങ്ങളും]] അവയുടെ ക്രമീകരണം [[സമ്മുഖരീതി]] ''(opposite)'' യിലുമാണ്. [[പർണവൃത്തതല്പങ്ങൾ|പർണവൃത്ത തല്പങ്ങളും]] ''(Pulvinus)'', [[അനുപർണങ്ങളും]]'' (Stipules)''ഉണ്ട്. [[ഫെബ്രുവരി]] [[മാർച്ച്]] മാസങ്ങളിൽ ഇലക്കും തണ്ടിനും ഇടക്കുള്ള കക്ഷത്തിൽ [[പുഷ്പമഞ്ജരി|പുഷ്പമഞ്ജരികൾ]] ഉണ്ടാകുന്നു. പൂമൊട്ടിന് [[അരിവാൾ|അരിവാളിന്റെ]] ആകൃതിയാണ്. പുഷ്പങ്ങളുടെ [[ബാഹ്യദളപുടം|ബാഹ്യദളപുടത്തിൽ]] ''(Calyx)'' അഞ്ചു [[ബാഹ്യദളങ്ങൾ|ബാഹ്യദളങ്ങളും]] ''(Sepals)'', [[ദളപുടം|ദളപുടത്തിൽ]] ''(Corolla)'' സ്വതന്ത്രമായ അഞ്ചു ദലങ്ങളും കാണാം. ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളിൽ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. പുഷ്പങ്ങൾ [[ദ്വിലിംഗം|ദ്വിലിംഗങ്ങൾ]] ''(Bisexuals)'' ആണ്. [[കേസരപുടം|കേസരപുടത്തിൽ]] ''(Androecium)'' പത്തു [[കേസരങ്ങൾ|കേസരങ്ങളും]] ''''(Stamen)'''' [[ജനിപുടം|ജനിപുടത്തിൽ]] ''(Gynoecium)'' ഒരു [[ജനിപത്രം|ജനിപത്രവും]] ''(Carpel)'' ഒരു [[അണ്ഡാശയം|അ‍ണ്ഡാശയവും]] ''(Ovary)'' കാണുന്നു. ഒറ്റ അറമാത്രമുള്ള ഊർധ്വവർത്തി അണ്ഡാശയമാണിതിന്. കായ്കൾക്കു ഏകദേശം 30-40 സെ. മീ. നീളം. അകത്തി വീടുകളിലെ തൊട്ടങ്ങളിൽ വച്ചുപിടിക്കാവുന്ന ഒരു സസ്യമാണ്‌. ഇലയും പൂവും കറി വയ്ക്കാൻ ഉപയോഗിക്കുന്നു. [[മുരിങ്ങ|മുരിങ്ങക്കായ്]] പോലുള്ള കായയ്ക്ക് 30 സെ.മീ നീളവും 3-4 മി മീ ഘനവും ഉണ്ടാകും. ഒരു കായയിൽ 15-50 വിത്തുകളുണ്ടാവും ==രസാദി ഗുണങ്ങൾ== * രസം :തിക്തം * ഗുണം :രൂക്ഷം, ലഘു * വീര്യം :ശീതം * വിപാകം :മധുരം, തിക്തം<ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref> ==ഔഷധയോഗ്യ ഭാഗം== മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ<ref name=" vns1"/> == ഔഷധഗുണങ്ങൾ == അകത്തിയുടെ മരത്തൊലിയിൽ [[ടാനിൻ]], രക്തവർണമുള്ള [[പശ]] എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയിൽ [[മാംസ്യം]], [[കാൽസ്യം]], [[ഫോസ്ഫറസ്]], ലോഹാംശം, എ, ബി, സി, [[ജീവകങ്ങൾ]] എന്നിവയും പുഷ്പങ്ങളിൽ ബി, സി, [[ജീവകങ്ങൾ]] എന്നിവയും വിത്തിൽ [[മാംസ്യം]] [[കൊഴുപ്പ്]], [[അന്നജം]] എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തിൽ നിന്ന് [[ഒലിയാനോലിക് അമ്‌ളം]] വേർതിരിച്ചെടുത്തിട്ടുണ്ട്. === ആയുർ‌വേദത്തിൽ === തൊലി, ഇല, പുഷ്പം, ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് [[തലവേദന]], [[പീനസം]], [[ചുമ]], [[അപസ്മാരം]] എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല [[നെയ്യ്|നെയ്യിൽ]] വറുത്ത് സേവിക്കുന്നത് [[നിശാന്ധത]] അകറ്റും. [[ജീവകം]] 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം [[അസ്ഥിസ്രാവം]] തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു [[പാൽ]] ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു. ==മറ്റു ഭാഷകളിലെ പേരുകൾ== Agati • Hindi: गाछ मूंगा Gaach-munga, Hathya, अगस्ति Agasti • Manipuri: হৌৱাঈমাল Houwaimal • Marathi: शेवरी Shevari, हतगा Hatga • Tamil: Sevvagatti, Muni • Malayalam: Akatti • Telugu: Ettagise, Sukanasamu • Kannada: Agasi • Bengali: Buko, Bak • Urdu: Agst • Gujarati: Agathio • Sanskrit: Varnari, Munipriya, Agasti, Drigapalaka == ചിത്രശാല == <gallery widths="110px" heights="110px" perrow="4" align="center"> File:Sesbania grandiflora tree.jpg|The plant also known as Agaty File:Sesbania grandiflora flower and fruit.jpg|Sesbania grandiflora plant with flowers and fruits File:Sesbania grandiflora seedling.jpg|Sesbania grandiflora seedling </gallery> {{commons category|Sesbania grandiflora}} == അവലംബം == <references/> {{Sarvavijnanakosam|അകത്തി}} {{കേരളത്തിലെ മരങ്ങൾ}} [[വർഗ്ഗം:ഔഷധസസ്യങ്ങൾ]] [[വർഗ്ഗം:വൃക്ഷങ്ങൾ]] [[വർഗ്ഗം:ഇൻഡിഗോഫെറ]] [[വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ]] [[വർഗ്ഗം:ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങൾ]] [[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]] [[വർഗ്ഗം:ഭക്ഷ്യയോഗ്യമായ പൂക്കൾ ഉള്ള സസ്യങ്ങൾ]] [[വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]] [[വർഗ്ഗം:ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ]] [[വർഗ്ഗം:കേരളത്തിലെ സസ്യജാലം]] 6nd0rpvrng5foq552wh8shgjdsnkg8a തോറ്റം പാട്ട് 0 31343 4634163 4633092 2026-06-29T02:59:12Z ~2026-36435-63 219590 4634163 wikitext text/x-wiki {{prettyurl|Thottam Pattu}} {{For|[[ഭദ്രകാളി|ഭദ്രകാളിയുമായി]] ബന്ധപ്പെട്ട ഇതേ പേരുള്ള അനുഷ്ഠാനത്തിനു |തോറ്റം}} [[ചിത്രം:Thottam_of_thai_paradevatha_and_maniyan_kshethrapalan.jpg|thumb|300px|തോറ്റം പാട്ടു അവതരിപ്പിക്കുന്നു]] വടക്കൻ കേരളത്തിൽ [[തെയ്യം|തെയ്യങ്ങൾക്കും]] അവയോടനുബന്ധിച്ച് തലേന്നാൾ കെട്ടിയാടുന്ന തോറ്റം, [[വെള്ളാട്ടം]] എന്നിവയ്ക്കും പാടുന്ന അനുഷ്ഠാനപ്പാട്ടുകളെയാണ്‌ '''തോറ്റം പാട്ടുകൾ അഥവാ സ്തോത്രം പാട്ടുകൾ''' എന്ന് പറയുന്നത്. പൊതുവേ ദേവി പരാശക്തിയുടെ സ്തുതികൾ ആണിവ. അതിനാൽ '''ഭഗവതി പാട്ട്''' എന്നും എന്നറിയപ്പെടുന്നു. തോറ്റം പാട്ട് എന്ന്‌ വാമൊഴിയായി പറയുന്നുണ്ടെങ്കിലും സ്തോത്രം പാട്ടുകൾ എന്നതാണ് ശരിയായ വാക്ക്. തെയ്യത്തിനു പുറമേ തെക്കൻ കേരളത്തിലെ ഭദ്രകാളി അഥവാ ഭഗവതി ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനം കൂടിയാണ് തോറ്റം പാട്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽ നിന്നും എഴുന്നള്ളിച്ച് പട്ടാമ്പലത്തിലെ പച്ച പന്തലിൽ കുടിയിരുത്തി ഭഗവതിയുടെ അവതാര കഥ ആദ്യവസാനം പാടുന്ന ഒരു അനുഷ്ടാനമാണ് ഇത്. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കും ഇത് നടത്താറുണ്ട്. വടക്കൻ കേരളത്തിൽ [[വണ്ണാൻ]], [[മലയൻ]], (പുലയൻ) [[അഞ്ഞൂറ്റാൻ]], [[മുന്നൂറ്റാൻ]] തുടങ്ങി തെയ്യം കെട്ടിയാടുന്ന സമുദായങ്ങളുടെ വംശീയമായ അനുഷ്ഠാനപ്പാട്ടുകളാണ്‌ തോറ്റം പാട്ടുകൾ<ref name="തോറ്റം"/>. തെയ്യാട്ടത്തിന്റെ ആദിഘട്ടമാണ്‌ തോറ്റം. ദൈവത്തെ വിളിച്ചു വരുത്താൻ ഉപയോഗിക്കുന്നതും, ദൈവചരിത്രം വർണ്ണിക്കുന്നതുമായ പാട്ടാണിത്<ref name="തെയ്യത്തിലെ ജാതിവഴക്കം">തെയ്യത്തിലെ ജാതിവഴക്കം-ഡോ:സഞ്ജീവൻ അഴീക്കോട് <br/>പ്രസാധകർ: കറന്റ് ബുക്സ് <br/>ISBN:81-240-1758-1</ref> == പേരിനു പിന്നിൽ == തോറ്റം എന്ന പദത്തിന്‌ സ്തോത്രം(സ്തുതി) എന്ന് അർത്ഥം പറയാറുണ്ട്. സൃഷ്ടിക്കുക,പുനരുജ്ജീവിപ്പിക്കുക എന്നീ അർത്ഥമുള്ള ''തോറ്റുക'' എന്ന ക്രിയാരൂപത്തിന്റെ, ക്രിയാനാമരൂപമാണ്‌ ''തോറ്റം'' എന്നാണ്‌ ഗുണ്ടർട്ട് നിഘണ്ടു പറയുന്നത്<ref>ഡോ. ഗുണ്ടർട്ട്,മലയാളം ഇംഗ്ലീഷ് ഡിക്‌ഷനറി,പുറം 494</ref>. തമിഴിൽ തോറ്റം എന്ന പദത്തിന്റെ അർത്ഥം കാഴ്ച, ഉല്പത്തി, പുകഴ്(കീർത്തി), സൃഷ്ടി, രൂപം, ഉദയം തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്. തോറ്റത്തിനു തോന്നൽ, വിചാരം എന്നും തോറ്റം പാട്ടിന്‌ സ്തോത്രമെന്നും ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള അർത്ഥം നൽകുന്നു.<ref>ശബ്ദതാരാവലി-ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള -പുറം 976</ref>. തോന്നുക എന്ന പദത്തിന്റെ നാമമാണ്‌ തോറ്റം. അത് അമ്മയുടെ ജനനം പരാക്രമം തുടങ്ങിയവ വിവരിക്കുന്ന പാട്ടാണെന്നു ചേലനാട്ട് അച്യുതമേനോൻ പറയുന്നു. തോറ്റി എന്നതിൻ സൃഷ്ടിച്ച എന്നാണർത്ഥമെന്നും ചേലനാട്ട് പറയുന്നു. <ref>കേരളത്തിലെ കാളിസേവ-ഡോ. ചേലനാട്ട് അച്യുതമേനോൻ-പുറം 216</ref>. പൂരക്കളിപ്പാട്ടിന്റെ വ്യാഖ്യാനത്തിൽ പാഞ്ചാലിഗുരുക്കൾ തോറ്റുക-ഉണ്ടാക്കുക എന്ന അർത്ഥം നൽകിയതിനെ ഉദ്ധരിച്ച് സി.എം.എസ്. ചന്തേര,തോറ്റുക എന്നതിനു ഉണ്ടാക്കുക എന്നും അർത്ഥം കൊടുത്ത് സങ്കല്പ്പിച്ചുണ്ടാക്കുന്നതാണ്‌ തോറ്റം എന്നു പറയുന്നു<ref>കളിയാട്ടം-സി.എം.എസ്. ചന്തേര-പുറം 95,329</ref>. ഉണ്ടാക്കൽ,പ്രത്യക്ഷപ്പെടുത്തൽ എന്നീ അർത്ഥങ്ങളാണ്‌ തോറ്റത്തിനെന്ന് ഡോ.രാഘവൻ പയ്യനാട് അഭിപ്രായപ്പെടുന്നു<ref>ഫോക്‌ലോറിന്‌ ഒരു പഠന പദ്ധതി-ഡോ.രാഘവൻ പയ്യനാട്-പുറം 94</ref>. == ഘടകങ്ങൾ == {{wikisource|പൊട്ടൻ തെയ്യം (തോറ്റം‌പാട്ട്)}} എല്ലാ സമുദായക്കാരുടെയും തോറ്റം പാട്ടുകൾ ഒരേ സ്വഭാവമുള്ളവയല്ല. അവതരണസ്വഭാവവും,സന്ദർഭവുമനുസരിച്ച് മിക്ക തെയ്യത്തോറ്റങ്ങൾക്കും വിവിധ അംഗങ്ങളുണ്ട്. വരവിളിത്തോറ്റം,സ്തുതികൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റങ്ങൾ, പൊലിച്ചുപാട്ട്, ഉറച്ചിൽ തോറ്റം, മുമ്പുസ്ഥാനം, കുലസ്ഥാനം, കീഴാചാരം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ഘടകങ്ങൾ തെയ്യത്തോറ്റങ്ങളിൽ കാണാം<ref name="തോറ്റം">തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN:81-7638-566-2</ref> === വരവിളി === കോലക്കാരൻ(തെയ്യം കെട്ടുന്ന ആൾ) ധരിക്കുന്ന വേഷത്തിൽ ദൈവത്തെ എഴുന്നള്ളിക്കാൻ വേണ്ടി ചൊല്ലുന്ന പാട്ടിനെയാണ് തെയ്യത്തോറ്റം എന്ന് പറയുന്നത്. വരവിളി തോറ്റത്തിലെ ഒരു പ്രധാന ഭാഗമാണ്‌. കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർ‌വ്വമായ വിളിയാണ്‌ വരവിളി. === പൊലിച്ചു പാട്ട് === നാട്,നഗരം,പീഠം,ആയുധം,തറ,കാവ്, മറ്റു സ്ഥാനങ്ങൾ എന്നിവയ്ക്ക് പൊലിക,പൊലിക(ഐശ്വര്യം വർദ്ധിപ്പിക്കൽ)പാടുന്നതാണ്‌ പൊലിച്ചു പാട്ട്. ഇതിൽ തെയ്യങ്ങളുടെ സഞ്ചാരപഥം(നടവഴി),കുടി കൊണ്ടസ്ഥാനം,തെയ്യത്തിന്റെ കഥ എന്നിവ ഉൾകൊള്ളുന്നു. പോരാതെ വാഴ്ക,വാഴ്ക എന്ന വാഴ്ത്തു പാട്ടും ഇതിൽ ഉണ്ടാകും.[[തായ്പരദേവത]], [[മുച്ചിലോട്ട് ഭഗവതി]] തുടങ്ങിയ ഭഗവതിമാരുടെ പൊലിച്ചുപാട്ടിന്‌ ''കൈലാസം പാടൽ'' എന്ന വിശേഷ പേരും ഉണ്ട്. === ഉറച്ചിൽ തോറ്റം === പൊലിച്ചുപാട്ട് കഴിഞ്ഞാലുള്ള ഭാഗമാണ്‌ ഉറച്ചിൽ തോറ്റം. വരവിളി,പൊലിച്ചു പാട്ട്, ഉറച്ചിൽ തോറ്റം എന്നീ മൂന്നു ഭാഗങ്ങൾ എല്ലാ തോറ്റങ്ങളിലുമുണ്ട്. == പുരാവൃത്തം == തോറ്റം പാട്ടുകൾ തെയ്യത്തിന്റെ കഥയാണ്‌. ദേവനായി അവതരിച്ച് മനുഷ്യഭാവത്തിൽ ജീവിച്ചവർ,മനുഷ്യനായി ജനിച്ച് മരണാനന്തരം ദേവതമാരായി മാറിയവർ,ദേവതകളായി പരിണമിച്ച ചരിത്രപുരുഷന്മാർ, മേൽ‌ലോകത്തു നിന്ന് കീഴ്‌ലോകത്തേക്കിറങ്ങി അലൗകികത കൈവിടാതെ ഭൂലോകത്തു കുടികൊള്ളുന്നവർ, ഭൂമിയിൽ ജനിച്ച് ആത്മാഹുതി ചെയ്തശേഷം ദേവതകളായി ഭൂമിയിലേക്കിറങ്ങിയവർ, മൃഗരൂപികളായ ദൈവങ്ങൾ, ദേവതാരൂപം ധരിച്ച തിര്യക്കുകൾ, സ്വർഗം പൂകിയ ശേഷം ഭൂമിയിലേക്കു തന്നെ ദേവതകളായി വന്നു ചേർന്ന പുരാതന കഥാപാത്രങ്ങൾ, അഗ്നിയിൽ നിന്നും,പാൽക്കടലിൽ നിന്നും, വെള്ളത്തിൽ നിന്നും വിയർപ്പിൽ നിന്നും പൊട്ടി മുളച്ചവർ, യോനീബന്ധമില്ലാത്ത ദിവ്യപ്പിറവികൾ, ഭദ്രകാളീ-ദാരിക യുദ്ധം, കന്യാവിന്റെയും പാലകന്റെയും കഥ എന്നിങ്ങനെ വൈവിധ്യമായ അനേകം ദേവതകളുടെ പുരാവൃത്തങ്ങൾ തെയ്യത്തോറ്റങ്ങൾ പറയുന്നു<ref>തോറ്റം പാട്ടുകൾ-ഒരു പഠനം- എം.വി. വിഷ്ണുനമ്പൂതിരി-പുറം 279</ref> == അനുഷ്ഠാനം == [[ചിത്രം:Thottam_of_thai_paradevatha_and_maniyan_kshethrapalan_1.jpg|thumb|300px|തോറ്റം പാട്ട്-കോലക്കാരനും, ഗായകരും.തോറ്റത്തിന്റെ വേഷവിധാനവും കാണാം]] തെയ്യങ്ങൾക്കും,തിറകൾക്കും തലേന്നാൾ തോറ്റമോ,വെള്ളാട്ടമോ കെട്ടിപ്പുറപ്പെടും. കോലക്കാരൻ വേഷമണിഞ്ഞ് കാവിന്റെയോ, സ്ഥാനത്തിന്റേയോ പള്ളിയറയുടെയോ മുന്നിൽ വെച്ച് തോറ്റം പാട്ടുകൾ പാടുകയും,ചെണ്ടയോ തുടിയോ താളവാദ്യമായി ഉപയോഗിക്കുകയും,പാട്ടിന്റെ അന്ത്യത്തിൽ ഉറഞ്ഞു തുള്ളി നർ‍ത്തനം ചെയ്യുകയും ചെയ്യും. അതാണ്‌ തോറ്റം.<ref name="തോറ്റം" /> തോറ്റത്തിന്റെ വേഷവിധാനം വളരെ ലളിതമാണ്‌.''കാണിമുണ്ടെന്ന'' വസ്ത്രമുടുക്കുകയും,പട്ടും ''തലപ്പാളിയും'' തലക്കു കെട്ടുകയും ചെയ്യും.അരയിൽ ചുവപ്പ് പട്ട് ചുറ്റും.കോലക്കാരൻ പട്ടുടുത്ത് തലയിൽ പട്ടു തുണികെട്ടി കാവിന്‌ മുമ്പിൽ വന്ന് കൈ ഉയർത്തി കൈകൂപ്പി താഴ്ന്ന് വണങ്ങുന്നു.''പറിച്ച് കൂട്ടി തൊഴുക'' എന്നണ്‌ ഇതിന്‌ പറയുക. തോറ്റത്തിന്‌ മുഖത്തുതേപ്പ് പതിവില്ല. ദേവതാസ്ഥാനത്തു നിന്നും കൊടുക്കുന്ന ചന്ദനം നെറ്റിയിലും മാറിടത്തിലും പൂശും. ചന്ദനം പൂശി ദിക്‌വന്ദനം നടത്തി ''കൊടിയില'' വാങ്ങുന്നു. കർ‍മ്മിയാണ്‌ കൊടിയില കൊടുക്കുന്നത്. പിന്നെ വീണ്ടും നാല്‌ ‌ദിക്‌വന്ദനം നടത്തി കാവിനെ വലം വെച്ചു തോറ്റത്തിനു നിൽക്കും. തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽ നിന്നു പാടുന്ന ആളിനെ ''പൊന്നാനി'' എന്നു പറയുന്നു. തോറ്റം പാട്ടിന്റെ അരങ്ങിന്‌ ഏതാണ്ട് കഥകളിയിലേതിനോടു സാമ്യമുണ്ടെങ്കിലും ഇവിടെ നടനും(തോറ്റവും) പാടുന്നു.<ref name="തെയ്യത്തിലെ ജാതിവഴക്കം" /> തോറ്റം കെട്ടിയാടുന്ന കോലക്കാരനും, ഗായകസംഘവും കൂടി പാടുന്ന ഗാനമാണ്‌ തോറ്റം പാട്ട്. ''തോറ്റം'' പാട്ട് പാടുന്ന വേഷം തോറ്റവും,തോറ്റമെന്ന വേഷം(തോറ്റക്കാരൻ) പാടുന്ന പാട്ട് ''തോറ്റം പാട്ടുമാണ്‌''.<ref name="തോറ്റം" /> == സാമൂഹിക പരാമർശങ്ങൾ == ഉത്തരകേരളത്തിന്റെ സാമൂഹികവും സാമുദായികവും സാംസ്കാരികവുമായ അനേകം കാര്യങ്ങൾ തോറ്റങ്ങളിലൂടെ അറിയാൻ കഴിയും. പ്രാചീനകാലത്തെ ജനജീവിതത്തിന്റെ നാനാവശങ്ങൾ അറിയാൻ തെയ്യത്തോറ്റങ്ങൾ സഹായിക്കുന്നു. ആചാരങ്ങൾ, ഉപചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ,ആരാധാനാക്രമം, ജനനമരണപര്യന്തമുള്ള സംസ്കാരചടങ്ങുകൾ,തൊഴിൽ, ഉല്പാദനപ്രക്രിയ, വിപണനസമ്പ്രദായം, ദായക്രമം തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകൾ തോറ്റങ്ങള്ളിൽ നിന്നു ലഭിക്കുന്നു. <ref name="തോറ്റം" /> പഴയകാലത്ത് സമൂഹത്തിലുണ്ടായിരുന്ന അനാശാസ്യപ്രവണതകളും തെയ്യത്തോറ്റങ്ങളിലൂടെ മനസ്സിലാക്കാൻ കഴിയും. ഭാര്യമാരുടെ ഏഷണി കേട്ട് സഹോദരിയെ കൊല ചെയ്യുന്ന സഹോദരൻന്മാരെ കടവാങ്കോട് മാക്കത്തിന്റെ തോറ്റത്തിൽ കാണുവാൻ കഴിയും. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശൈഥില്യവും പരാജയവുമാണ്‌ ചില തോറ്റങ്ങളിൽ ഉള്ളത്. നാടുവാഴിത്തത്തിന്റെ കെടുതികൾ വ്യക്തമാക്കുന്ന തോറ്റങ്ങളുമുണ്ട്. ജാതിവൈകൃതത്തിന്റെയും, അയിത്താചാരങ്ങളുടെയും നിരർത്ഥകത വെളിപ്പെടുത്തുന്ന ഇതിവൃത്തങ്ങളാണ്‌ ചില തെയ്യത്തോറ്റങ്ങളിലുള്ളത്. പൊട്ടൻ തെയ്യത്തിന്റെ തോറ്റം ഒരു ഉദാഹരണമാണ്‌. <ref name="തോറ്റം" /> പഴയകാലത്തെ കടൽ‌വ്യാപാരം, വിപണനരീതികൾ തുടങ്ങിയവ തോറ്റം പാട്ടുകളിൽ കാണാം. മുൻപ് പ്രാമുഖ്യം നേടിയിരുന്ന അഴിമുഖങ്ങളുടെ പേരുകളും ഈ പാട്ടുകളിൽ കാണാം. [[കുടക്]] തുടങ്ങിയ വനമേഖലകളുമായി കച്ചവടബന്ധം നടത്തിയതിന്റെ സ്വഭാവവും കതിവന്നൂർ വീരൻ തോറ്റം, പെരുമ്പഴയച്ചൻ തോറ്റം തുടങ്ങിയവയിലൂടെ വ്യക്തമാകുന്നുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിന്‌ തെയ്യത്തോറ്റങ്ങൾ ഒരു മുതൽക്കൂട്ടാണ്‌. വിവിധ പ്രകൃതികളെക്കുറിച്ചറിയാൻ അവയിലൂടെ കഴിയും. നിരവധി സ്ഥലനാമങ്ങളും ഇവയിൽ കാണാം. കുടകിലേക്കുള്ള സഞ്ചാരപഥത്തിലെ ഓരോ പ്രദേശത്തെക്കുറിച്ചും [[കതിവന്നൂർവീരൻ]] തോറ്റത്തിൽ എടുത്തു പറയുന്നുണ്ട്. <ref name="തോറ്റം" /> == തോറ്റം പാട്ടുകളിലെ ഭാഷ == തോറ്റം പാട്ടുകൾ വിവിധ സമുദായക്കരുടെ പാരമ്പര്യധാരയാണെന്നതിനാൽ ഭാഷാഭേദങ്ങൾ അവയിൽ കാണാം. ഈ പാട്ടുകളെല്ലാം ഒരേ കാലഘട്ടത്തിലുള്ളവയല്ല. [[സംസ്കൃതം|സംസ്കൃതത്തിന്റെ]] അതിപ്രസരം ചില തോറ്റങ്ങളിൽ കാണുമ്പോൾ മറ്റു ചിലവയിൽ [[തുളു|തുളുവിന്റെയും]], [[തമിഴ്|തമിഴിന്റെയും]] സ്വാധീനം കാണാം. അത്യുത്തരകേരളത്തിലെ വ്യവഹാരഭാഷയുടെ സ്വാധീനവും തോറ്റം പാട്ടുകളിലുണ്ട്. അതേ സമയം ശുദ്ധമലയാളശൈലിയിലുള്ളവയും കാണാൻ കഴിയും. == സാഹിത്യ മൂല്യം == തെയ്യത്തോറ്റങ്ങൾ ബോധപൂർ‍‌വ്വമായ സാഹിത്യരചനകളാണെന്ന് പറയാൻ കഴിയില്ലെങ്കിലും അവയിൽ സാഹിത്യമൂല്യം ഇല്ലെന്നു പറയാനാവില്ല. വർണനകളുടെ സർ‌വാം‌ഗണീയമായ സുഭഗത തോറ്റങ്ങളുടെ ഒരു സവിശേഷതയാണ്‌. ദേവതകളുടെ രൂപവർണന തോറ്റത്തിലെ മുഖ്യമായൊരു വിഷയമാണ്‌. {{ഉദ്ധരണി|<poem> ചെന്താമര മലർകർ‌ണികയുലർന്നപോൽ മൂന്നയുലർ‍ന്നെഴുന്നുള്ള പൊൻ പൂക്കുല മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ വഹ്നികൾ മൂന്നായുയർന്ന കണക്കിനെ വൃത്തവിസ്താരമായ് തെളുതേളെ വിളങ്ങിന ചിത്രരത്നമണിയും പ്രഭാമണ്ഡലേ ............. .............. ....... കണ്ണെഴുത്തും കുറിയും കുനുചില്ലിയും മന്ദഹാസം കലരും മുഖപത്മവും കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ വട്ടവാളും ധരിച്ചു കൊണ്ടിങ്ങനെ</poem>|||<ref>തെയ്യം,എം.വി.വിഷ്ണു നമ്പൂതിരി-പുറം 178</ref>}} ഈ ഭാഗം മടയിൽ ചാമുണ്ഡിയുടെ രൂപവർണ്ണനയാണ്‌. അകൃത്രിമവും,ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം {{ഉദ്ധരണി|<poem> തെളിവൊടുചന്ദ്രക്കലയതുപോലെ വെളുവെളെയുള്ളോരു ദംഷ്ട്രാദികളും</poem>}} {{ഉദ്ധരണി|<poem> പകലവനൊരു പതിനായിരമൊന്നി ച്ചുദയം ചെയ്തതുപോലെശോഭ</poem>}} സാമാന്യജനങ്ങൾക്ക് പോലും മനസ്സിലാകുന്ന ഉപമാലങ്കാരങ്ങളുള്ള ഈ ഭാഗം രക്തചാമുണ്ഡിത്തോറ്റത്തിലേതാണ്‌. തെയ്യത്തോറ്റങ്ങളിൽ രസാവിഷ്കരണങ്ങളും കാണാം. വീരരൗദ്രഭാവങ്ങൾക്കാണ്‌ തോറ്റങ്ങളിൽ കൂടുതൽ പ്രാമുഖ്യമെങ്കിലും വികാരങ്ങളും തോറ്റം പാട്ടുകളിൽ കാണാം. മാക്കത്തോറ്റം, ബാലിത്തോറ്റം, കതുവന്നൂർ‌വീരൻ തോറ്റം, വിഷ്ണുമൂർ‍ത്തിത്തോറ്റം തുടങ്ങിയ തോറ്റങ്ങളിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. തെയ്യത്തോറ്റങ്ങളിൽ ജ്ഞാനവും,ഭക്തിയും, സാഹിത്യവും സമ്മേളിക്കുന്നു. തെയ്യത്തോറ്റങ്ങളിൽ ചരിത്രവസ്തുതകൾ നേരിട്ടു പ്രതിപാദിക്കുന്നില്ലെങ്കിലും ,ചരിത്രപരവും, ഭൂമിശാസ്ത്രപരവുമായ വസ്തുതകൾ മനസ്സിലാക്കാൻ ഇവ ഉപയോഗിക്കാം. തോറ്റം പാട്ടുകളെ പ്രാദേശിക ചരിത്രരചനക്ക് നിദാനമായി സ്വീകരിക്കാവുന്നതാണ്‌. == വകഭേദങ്ങൾ == തോറ്റത്തിന്‌ ഉച്ചത്തോറ്റം,അന്തിത്തോറ്റം എന്നിങ്ങനെ വകഭേദമുണ്ട്. ആ പേരുകൾ തോറ്റം പുറപ്പെടുന്ന സമയത്തെ സൂചിപ്പിക്കുന്നതാണ്‌. കോലക്കാരൻ പട്ട് ചുറ്റിക്കെട്ടി ദേവതാസ്ഥാനത്തിനു മുന്നിൽ ചെണ്ടയുമായി വന്നു നിന്ന് തോറ്റം പാടി അവസാനിപ്പിക്കുകയാണ്‌ ഉച്ചത്തോറ്റത്തിൽ ചെയ്യുന്നത്. കക്കര ഭഗവതി, മുച്ചിലോട്ടു ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉച്ചത്തോറ്റം ഉറഞ്ഞു തുള്ളുക കൂടി ചെയ്യും. എന്നാൽ അന്തിത്തോറ്റങ്ങൾ മിക്കതും ഉറഞ്ഞുതുള്ളാറുണ്ട്. വളരെ ചുരുക്കം ചില ദേവതകളുടെ അന്തിത്തോറ്റം മാത്രമേ ഉറഞ്ഞു തുള്ളാതിരിക്കുകയുള്ളൂ. തോറ്റങ്ങളുടെ ഉറഞ്ഞിളകിയാട്ടം ശരിയായ നർത്തനം തന്നെയാണ്‌<ref name="തോറ്റം" />. തോറ്റം പുറപ്പെടാത്ത തെയ്യങ്ങൾക്കും തിറകൾക്കും തൽസ്ഥാനത്ത് വെള്ളാട്ടം എന്ന വേഷമാണ്‌ പുറപ്പെടുക.<ref name="തോറ്റം" />. == ഭദ്രകാളി പാട്ട് == [[പ്രമാണം:Kundamoozhithirumudi.jpg|ലഘുചിത്രം|കുണ്ടാമൂഴി മുടിപ്പുരയിലെ തിരുമുടി ]] കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരത്തും കൊല്ലത്തും കന്യാകുമാരി പ്രദേശങ്ങളിലും കാണപ്പെടുന്ന, ഭദ്രകാളിയുടെ തിരുമുടി വച്ചാരാധിക്കുന്ന [[മുടിപ്പുര]] <nowiki/>കളിലും ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവസമയത്തു പാടുന്ന പാട്ടാണ് ഭദ്രകാളിപാട്ട് അഥവാ തോറ്റംപാട്ട്. കൊല്ലം ജില്ലയിലെ ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടു കുരുതികൾ നടക്കുന്നുണ്ട്. ധനു കുരുതിയും ഇടവ കുരുതിയും. ഈ കുരുതികളോടനുബന്ധിച്ചു തോറ്റംപാട്ടു നടക്കാറുണ്ട്. വൃശ്ചികം ഒന്നിന് തുടങ്ങി തോറ്റംപാട്ടിന്റെ ഇരുപതാമത്തെ ദിവസം മാലപ്പുറം അഥവാ ദേവീ കല്യാണം നടക്കുന്നു. വൃശ്ചികം ഒന്നിന് തുടങ്ങുന്ന തോറ്റംപാട്ടിനോടനുബന്ധിച്ചുള്ള മാലപ്പുറം വളരെ ആർഭാടമായിട്ടാണ് ക്ഷേത്രത്തിൽ നടക്കുന്നത്. അന്നേദിവസം ക്ഷേത്രത്തിൽ ദേവീകല്യാണത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടാകും. തോറ്റംപാട്ട് തുടങ്ങി മുപ്പതാം ദിവസം തോറ്റം എന്ന തോറ്റംപാട്ടിലെ സവിശേഷമായ ഭാഗം പാടും . അന്നേ ദിവസവും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടാകും . തോറ്റം കഴിഞ്ഞു വരുന്ന ധനു മാസത്തിലെ ആദ്യ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ കുരുതി മഹോത്സവം നടക്കും . ഇതുപോലെ തന്നെ മേടം ഒന്നിന്  തോറ്റം പാട്ട് ആരംഭിച്ചു ഇടവമാസം ആദ്യ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ഇടവ കുരുതി മഹോത്സാവവും നടക്കും . വർഷത്തിൽ തൊണ്ണൂറു ദിവസമെങ്കിലും തോറ്റംപാട്ട് ശ്രീ മുളങ്കാടകം ദേവീ ക്ഷേത്രത്തിൽ നടന്നു വരുന്നു . ഇങ്ങനെയുള്ള മുടിപ്പുരകളിലെ ഉത്സവത്തെ കാളിയൂട്ട്‌ ഉത്സവം എന്നാണ് പറയുക. '''ഭദ്രകാളിയെ ഊട്ടുക''' എന്നാണ് ഇതിൻ്റെ അർത്ഥം. കാളിയൂട്ട് ഉത്സവത്തിന്റെ ആദ്യ ദിവസം രാത്രി പൂജാബിംബമായ തിരുമുടി ശ്രീ കോവിലിന് പുറത്തെടുത്ത് അലങ്കരിച്ച് ഒരുക്കിയ പച്ചപ്പന്തലിൽ ഇരുത്തുന്നു. തുടർന്ന് പാട്ടുകാർ ഭദ്രകാളി ദേവിയെ മൂലസ്ഥാനമായ [[കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം|കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ]] നിന്ന് പാടി ആവാഹിച്ചശേഷം തിരുമുടിയിൽ കാപ്പുകെട്ടി കുടിയിരുത്തുന്നു. ഇതിനെ '''പാടിക്കുടിയിരുത്ത്''' എന്നാണ് പറയുന്നത്. പൊങ്കാല ഉത്സവത്തിന് പ്രശസ്തമായ [[ആറ്റുകാൽ ഭഗവതി ക്ഷേത്രം|ആറ്റുകാൽ ഭഗവതി ക്ഷേത്രത്തി]]<nowiki/>ൽ ഉത്സവം തുടങ്ങുന്നത് കുടിയിരുത്തോടെയും അവസാനിക്കുന്നത് കുടിയിളക്കോടെയുമാണ്. പാലകന്റെയും കന്യാവിന്റെയും കഥയാണ് തോറ്റംപാട്ടിലെ ഇതിവൃത്തം. ചിലപ്പതികാരം കഥയോട് സാദൃശ്യമുള്ള കഥയാണിത്. ആറ്റുകാലിലെ കീഴ്‌വഴക്കം അനുസരിച്ചു പാലകരുടെ ജനനം മുതൽ പാടി തുടങ്ങുന്നു. ദേവിയുടെ ഭൂമിയിലേക്കുള്ള വരവ്, ദേവിയുടെ ഭർത്താവായ പാലകരുടെ ജനനം ഇവയാണ് ഒന്നാം ദിവസത്തെ പാട്ടിലെ ഇതിവൃത്തം. വടക്കൻ കൊല്ലത്തെ രാജാവായ മാരായർക്കും മാരുതിയ്ക്കും വളരെ കാലമായി മക്കളില്ല. അവർ ശിവഭജനം നടത്തിയതിന്റെ ഫലമായി ഉണ്ണി പാലകന് ജന്മം നൽകുന്നു. തെക്കും കൊല്ലത്തെ രാജാവായ നാരായണർക്കും മക്കളില്ല. അദ്ദേഹവും ശിവഭജനം നടത്തുന്നു. ശ്രീ പരമേശ്വരൻ തന്റെ മകളായ കാളിയെ നാരായണർക്കു വളർത്തുവാൻ നൽകുന്നു. ഭൂമിയിലേക്ക് പോരാൻ നേരം നാഗപടമുള്ള രണ്ട് കാൽ ചിലമ്പും പള്ളിവാളും ത്രിശൂലവും ഭഗവാൻ മകൾക്ക് നൽകുന്നു. അങ്ങനെ കാളി ദൈവകന്യാവ് എന്നറിയപ്പെടുന്നു. അവൾ വളർന്ന് കല്യാണപ്രായം ആയപ്പോൾ വടക്കൻ കൊല്ലക്കാരും തെക്കൻ കൊല്ലക്കാരും ഒരു വഴിയമ്പലത്തിൽ വച്ചു കണ്ടുമുട്ടുന്നു; കല്യാണം നിശ്ചയിക്കുന്നു. രണ്ടാംദിവസം വിവാഹം ഉറപ്പിക്കലാണ്. തൃക്കല്യാണ ഒരുക്കങ്ങളാണ് ഈ ദിവസം പാടുന്നത്. ദേവിയും പാലകനുമായുള്ള കല്യാണമാണ് മൂന്നാം ദിവസം പാടുന്നത് . വളരെ ഇമ്പമാർന്നതും ശ്രവണമധുരവുമായ ഈ ഭാഗം''' മാലപ്പുറം പാട്ട്''' എന്നാണ് അറിയപ്പെടുന്നത്. നാലാം ദിവസത്തെ പാട്ടിൽ ദേവിയുടെ ഭർതൃഗൃഹത്തിലേക്കുള്ള യാത്രയും ഭർതൃഗൃഹത്തിലെ സ്വീകരണങ്ങളും പ്രതിപാദിക്കുന്നു. ദേവിയുടെ നിർബന്ധത്തിനു വഴങ്ങി പാലകർ വാണിഭം ചെയ്യാൻ പോകാമെന്ന് സമ്മതിക്കുന്നു. പാലകൻ്റെ പാണ്ഡ്യ നാട്ടിലേക്കുള്ള യാത്രയാണ് അഞ്ചാം ദിവസം വർണ്ണിക്കുന്നത്. പോകാൻ നേരം തന്റെ രണ്ട് ചിലമ്പുകൾ പാലകൻ്റെ കയ്യിൽ കൊടുത്തിട്ട്; ആ ചിലമ്പിന്റെ ഗുണഗണങ്ങളും അതിനു ചോദിക്കേണ്ട വിലയും ദേവി അവനോട് പറയുന്നു. അങ്ങനെ വാണിഭ സാധനങ്ങളും രണ്ട് പൊൻ ചിലമ്പുമായി പാലകൻ യാത്ര തിരിക്കുന്നു. പാണ്ഡ്യനാട്ടിലെത്തിയ പാലകൻ ചിലമ്പ് വിൽക്കാൻ തട്ടാനെ സമീപിക്കുന്നു. പാലകനെ വഴിയമ്പലത്തിൽ ഇരുത്തിയിട്ട് തട്ടാൻ കൊട്ടാരത്തിൽ ചെന്ന് രാജാവിനോട് ഇങ്ങനെ പറഞ്ഞു, "മഹാറാണിയുടെ കാൽ ചിലമ്പു മോഷ്ടിച്ച കള്ളനെ കണ്ടു കിട്ടിയിട്ടുണ്ട്". ഉടനെ രാജകിങ്കരന്മാർ പാലകനെ തിരുമുമ്പിൽ എത്തിക്കുന്നു. പാലകന് രാജാവ് ശിക്ഷ വിധിക്കുന്നതാണ് ആറാം ദിവസം പാടുന്നത്. തട്ടാന്റെ ഏഷണി വിശ്വസിച്ച രാജാവ്, ഇനി മേലിൽ ആരും പാണ്ഡ്യ രാജ്യത്തു മോഷണം നടത്തരുത് അതിനാൽ മധുരയിൽ കട്ട കള്ളനെ (പാലകനെ) കഴുവേറ്റി കൊല്ലണം എന്ന് വിധിക്കുന്നു. ഇതേസമയം കന്യാവ് ഭർത്താവിനെ പ്രതീക്ഷിച്ചു ഇരിക്കുന്നു. വടക്കൻ കൊല്ലത്ത് ഉറങ്ങിക്കിടന്ന കന്യാവ് ഒരു ദുഃസ്വ‌പ്നം കണ്ട് ഞെട്ടി എണീക്കുന്നു. ഭർത്താവിന് എന്തോ ആപത്ത് പറ്റിയെന്ന് മനസ്സിലാക്കി ഒരു വൃദ്ധയുടെ രൂപത്തിൽ ഭർത്താവിനെ അന്വേഷിച്ചു പോകാൻ തിരുമാനിക്കുന്നു. പലരോടും അമ്മ വഴി ചോദിക്കുകയും അവർക്കെല്ലാം വരം നൽകുകയും ചെയ്യുന്നു. പാലകനെ ഒരു പാലത്തിൻ്റെ മുകളിൽ കഴുവിലേറ്റുകയാണ് ചെയ്തത്. അടുത്ത് ജോലി ചെയ്തു കൊണ്ടിരുന്ന ഒരു മണ്ണാൻ (തുണി അലക്കുന്നവൻ) കഴുകന്മാർ കൊത്താതെ പാലകന്റെ മൃതദേഹത്തെ സംരക്ഷിച്ചു. ഇതിൽ സംപ്രീതയായ ദേവി മണ്ണാനെ അനുഗ്രഹിച്ച്, അവൻ്റെ നാവിൽ എഴുതി ക്കൊടുത്തതാണത്രെ തോറ്റം പാട്ട്. ഇത് ആവശ്യമില്ലാതെ മൂളരുതെന്നും വാമൊഴി ആയി നിലനിർത്തണമെന്നും അമ്മ താക്കീത് നൽകി. ഭർത്താവിന്റെ ജഡം കണ്ടു അമ്മ നെഞ്ചു പൊട്ടി വിലപിക്കുന്നു; കൈലാസനാഥൻ അമൃത് നൽകി പാലകനെ ജീവിപ്പിക്കുന്നു; അതോടെ അമ്മ പ്രതികാരമൂർത്തിയായി മാറുന്നു. (ഏഴാം ദിവസം പാലകനെ കൊന്ന തോറ്റം പാടുന്ന സമയം ദുഃഖസൂചകമായി ഗോപുരത്തിലെ ശില്പം മറയ്ക്കുന്നു, ശ്രീകോവിലിനു മുന്നിലെ കെടാവിളക്കിലെ ദീപം അണയ്ക്കുന്നു.) കാളിയുടെ പ്രതികാരമാണ് എട്ടാം ദിവസം പാടുന്നത്. തൻ്റെ ഭർത്താവിനെ ചതിച്ചവരോട് പ്രതികാരം ചെയ്യാൻ ഒരുങ്ങുകയാണ് വൃദ്ധയായി മാറിയ ശ്രീ ഭദ്രകാളി. പേടിച്ച് അറയ്ക്കകത്ത് ഇരിക്കുന്ന തട്ടാനോട്, തനിക്കു ധാരാളം സ്വർണ്ണ വകകൾ പണിയാൻ ഉണ്ടെന്നും എത്രയും വേഗം തന്റെ പണി തീർക്കണമെന്നും അതിനായി നിന്റെ കുലത്തിലെ എല്ലാപേരെയും വിളിക്കാനും വൃദ്ധ പറയുന്നു. വഴിമദ്ധ്യേ പാലകൻ കള്ളൻ അല്ലെന്നും താനും രാജാവും കൂടി ബുദ്ധിപരമായി അവനെ കള്ളനാക്കി കൊല്ലുകയായിരുന്നു എന്നു തട്ടാൻ പറയുന്നു. അമ്മ എട്ടുദിക്കും പൊട്ടുമാറുച്ചത്തിൽ അലറുന്നു. ഭയന്ന് വിറച്ചു ഓടുന്ന അവരുടെ ഇടയിലേക്ക് വസൂരി വാരി വിതറുന്നു, ശേഷം തന്റെ പള്ളിവാൾ കൊണ്ടു എല്ലാപേരെയും കൊല്ലുന്നു. ചതിച്ച തട്ടാനെ ഓടിച്ചിട്ടു പിടിച്ച് പള്ളിവാളിനാൽ അവൻ്റെ നാവറുത്ത്, ക്രൂരമായി അവനെയും കൊല്ലുന്നു. പാണ്ഡ്യനിഗ്രഹവും ദേവിയുടെ കൈലാസ യാത്രയുമാണ് ഒമ്പതാം ദിവസം പാടുന്നത് തട്ടാനെ കുലത്തോടെ മുടിച്ചു പാണ്ഡ്യ രാജാവിൻ്റെ മുന്നിലേക്ക് എഴുന്നള്ളുന്ന ദേവി തന്റെ പള്ളിവാള് കൊണ്ടു പാണ്ഡ്യന്റെ തല അറുക്കുന്നു. അധർമ്മത്തിനു കൂട്ടു നിൽക്കാത്ത റാണി പെരുംദേവിയെ മുത്താരമ്മനായി വാഴ്ത്തി വരങ്ങൾ നൽകുന്നു. ശേഷം കൈലാസത്തിൽ ചെന്ന് പിതാവിന്റെ മുന്നിൽ നമസ്കരിച്ച് പാണ്ഡ്യ ശിരസ്സ് സമർപ്പിക്കുന്നു. ഈ സമയം ദേവീപ്രീതിയ്ക്കായി പൊങ്കാല സമർപ്പണം നടക്കുന്നു. പത്താം ദിവസത്തെ പൊലിപ്പാട്ടിൽ ദേവിയുടെ കൊടുങ്ങല്ലൂരിലേക്കുള്ള ആഗമനമാണ് വർണ്ണിക്കുന്നത്. പിതാവായ മഹേശ്വരൻ്റെ അനുവാദത്തോടെ ഭൂമിയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്ത് തനിക്കും ഭർത്താവിനും പാർക്കാൻ വിശ്വകർമാവിനെക്കൊണ്ട് ഒരു ആലയം പണിയിക്കുന്നു. പതിയായ പാലകനെ ക്ഷേത്രപാലനായി അരികിൽ കുടിയിരുത്തിയ ദേവി, മുടിപ്പുരയുടെ അകത്തെ അറയിൽ നേരെ വടക്കോട്ടു നോക്കി കുടിയിരുന്നു. പൊലിപ്പാട്ടിനുശേഷം തിരുമുടിയിൽ നിന്ന് കാപ്പഴിച്ച് കുടിയിളക്കി ഭഗവതിയെ തിരിച്ചു കൊടുങ്ങല്ലൂരിൽ കൊണ്ടുവിടുന്നു. തിരുവനന്തപുരത്തെ തിരുമുടി പ്രതിഷ്ഠയില്ലാത്ത ചില ക്ഷേത്രങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി തോറ്റംപാട്ട് പാടുന്നത് കാണാനാകും. കണ്ണകീചരിതമാണ് ആറ്റുകാലിലെ തോറ്റംപാട്ടിൽ പാടുന്നത് എന്ന് പലയിടത്തും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ പാട്ടിലെ വരികളിൽ എവിടെയും തന്നെ കണ്ണകി എന്ന പേര് പരാമർശിക്കുന്നില്ല. ആറ്റുകാലിലെ പ്രതിഷ്ഠ വേതാളാരൂഢയായ ഭദ്രകാളി ആണെന്നും തോറ്റംപാട്ടിൽ പ്രതിപാദിക്കുന്നത് ഭദ്രകാളി ചരിതമാണെന്നും 2016 ൽ പുറത്തിറങ്ങിയ '''Attukalamma the goddess of millions''' എന്ന ലക്ഷ്മി രാജീവിൻ്റെ പുസ്‌തകം തെളിയിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ മീനമാസത്തിലെ രേവതി നാളിൽ നടക്കുന്ന കളമെഴുത്തു പാട്ടിന്റെ ഭാഗമായി തോറ്റം പാട്ടു പാടാറുണ്ട്. ഭദ്രകാളി ദാരികവീരനെ വധിച്ച ദിവസം ‘രേവതി വിളക്ക്’ എന്ന പേരിലാണ് ഇവിടെ ആഘോഷിക്കുന്നത്. മുഴതാങ്ങ് ശ്രീ ചാവരുകാവിലും തിരു: ഉത്സവത്തിന്റെ ഭാഗമായി 11 ദിവസം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തി തോറ്റം പാട്ട് നടത്തി വരാറുണ്ട്. കൊല്ലം കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീന ഭരണി മഹോത്സവത്തിന്റെ ഭാഗമായി 41 ദിവസം ദേവിയെ കാപ്പ്കെട്ടി കുടിയിരുത്തി തോറ്റംപാട്ട് നടത്തിവരുന്നു. മീനഭരണി ഉത്സവം കഴിഞ്ഞ് കാർത്തിക നാളിൽ ഗുരുസിയോടെ തോറ്റംപാട്ടുത്സവം സമാപിക്കുന്നു. == അവലംബങ്ങൾ == {{reflist|2}} == സ്രോതസ്സുകൾ == * തെയ്യം-ഡോ. എം. വി. വിഷ്ണു നമ്പൂതിരി-കേരള ഭാഷാ ഇൻസ്റ്റിറ്റയൂട്ട്,തൃശ്ശൂർ-ISBN 81-7638-566-2 * തെയ്യത്തിലെ ജാതിവഴക്കം-ഡോ. സജ്ഞീവൻ അഴീക്കോട്- കറന്റ് ബുക്ക്സ് ISBN 81-240-1758-1 {{അപൂർണ്ണം}} {{തെയ്യം}} [[Category:കേരളത്തിലെ അനുഷ്ഠാനഗാനങ്ങൾ]] [[Category:തെയ്യം]] ry3lcjxfz4uh61xthqbvrwe23dvvou9 എം.എസ്. വിശ്വനാഥൻ 0 32116 4634118 3969612 2026-06-28T15:33:49Z Sai K shanmugam 24791 /* ജീവ ചരിത്രം */ 4634118 wikitext text/x-wiki {{prettyurl|M. S. Viswanathan}} {{Infobox musical artist <!-- See Wikipedia:WikiProject Musicians --> | Name = എം.എസ്. വിശ്വനാഥൻ | Background = solo_singer | Img = M.s.v.JPG | Landscape = yes | Img_size = 200 | Img_capt = എം.എസ്. വിശ്വനാഥൻ | Birth_name = മനയങ്കത്ത് സുബ്രമണ്യൻ വിശ്വനാഥൻ | Alias = എം.എസ്.വി | Origin = [[പാലക്കാട്]], [[കേരളം]], [[ഇന്ത്യ]] | Genre = | Occupation = ചലച്ചിത്രസംഗീതസംവിധായകൻ, [[music director]] | Instrument = വായ്പ്പാട്ട്, [[ഹാർമോണിയം]], പീയാനോ | Years_active = 1945-2015 | Label = മെല്ലിസൈ മന്നർ | Associated_acts = | URL = http://www.msvtimes.com | Current_members = | Past_members = | Notable_instruments = ഹാർമോണിയം | Birth_date = {{Birth date|1928|6|24}} | Birth_place = [[പാലക്കാട്]], [[മദ്രാസ്]], [[ബ്രിട്ടീഷ് ഇന്ത്യ]] | Death_date = {{Death date and age|2015|7|14|1928|6|24}} | Death_place = [[ചെന്നൈ]], [[തമിഴ്നാട്]], [[ഇന്ത്യ]] }} '''എം.എസ്. വിശ്വനാഥൻ''' (എം.എസ്.വി.) (ജൂൺ 24, 1928 - ജൂലൈ 14, 2015) തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ സംഗീതസം‌വിധായകനാണ്‌. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ [[തമിഴ്]], [[തെലുങ്ക്]], മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസം‌വിധാനം ചെയ്തിട്ടുണ്ട്. ''ലളിത സംഗീതത്തിന്റെ രാജാവ്'' എന്ന അർത്ഥത്തിൽ ''മെല്ലിസൈ മന്നർ'' എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. == ജീവ ചരിത്രം == 1928 ജൂൺ 24-നു [[പാലക്കാട്]] [[എലപ്പുള്ളി ഗ്രാമപഞ്ചായത്ത്|എലപ്പുള്ളിയിൽ]] മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി മനയങ്കത്ത് സുബ്രഹ്മണ്യൻ വിശ്വനാഥൻ എന്ന എം.എസ്. വിശ്വനാഥൻ ജനിച്ചു. അദ്ദേഹത്തിന് നാലുവയസ്സുള്ളപ്പോൾ അച്ഛൻ സുബ്രഹ്മണ്യൻ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും, മുത്തച്ഛൻ വിശ്വനാഥനെ രക്ഷിച്ചു. ആദ്യം [[തിരുച്ചിറപ്പള്ളി]]യിലും പിന്നീട് [[കണ്ണൂർ|കണ്ണൂരിലും]] അദ്ദേഹം വളർന്നു. ചെറുപ്പകാലത്ത് സിനിമാശാലയിൽ ഭക്ഷണം വിറ്റു നടന്നിരുന്ന എം.എസ്.വി. കണ്ണൂരിലെ നീലകണ്ഠ ഭാഗവതരിൽ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സിൽ [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ആദ്യത്തെ കച്ചേരി നടത്തിയ ഇദ്ദേഹം പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീതസം‌വിധായകനായിത്തീർന്നു. 1952-ൽ പണം എന്ന ചിത്രത്തിനു സംഗീതസം‌വിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യൻ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു. ആദ്യകാലത്ത് മറ്റൊരു പ്രധാന സംഗീതജ്ഞനായിരുന്ന [[ടി.കെ. രാമമൂർത്തി]]യ്ക്കൊപ്പം [[വിശ്വനാഥൻ - രാമമൂർത്തി|വിശ്വനാഥൻ-രാമമൂർത്തി]] എന്ന പേരിലാണ് അദ്ദേഹം പ്രവർത്തിച്ചത്. നൂറോളം ചിത്രങ്ങൾ ഇവർ ഒന്നിച്ച് ചെയ്തു. [[കണ്ണദാസൻ|കണ്ണദാസനാണ്]] ഇവരുടെ ഗാനങ്ങൾ അധികവും എഴുതിയത്. 1965ൽ ഇവർ പിരിഞ്ഞു. പിന്നെയും ഒരുപാട് ചിത്രങ്ങൾക്ക് എം.എസ്.വി. ഈണം പകർന്നു. ഇക്കാലത്തുതന്നെ അദ്ദേഹം മലയാളത്തിലും ഒരുപാട് ഗാനങ്ങൾ ചെയ്തു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തൻ മാനങ്ങൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓർക്കസ്ട്റേഷൻ സം‌വിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സം‌ഗീത സം‌വിധാനം നിർ‌വഹിച്ചത് ഇദ്ദേഹമാണ്‌. 2015 ജൂലൈ 14-ന് തന്റെ 87-ആം വയസ്സിൽ ചെന്നൈയിലെ ഫോർട്ടിസ് മലർ ആശുപത്രിയിൽ വച്ച് ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു. പരേതയായ ജാനകിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. == സിനിമകൾ == ==എം എസ് വിശ്വനാഥൻ സംഗീതം നൽകിയ മലയാള ഗാനങ്ങൾ== {| class="wikitable" |- ! ഗാനം !! ചിത്രം |- | ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ...||[[ലങ്കാദഹനം]] |- | തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം||[[ലങ്കാദഹനം]] |- | സ്വർഗ്ഗനന്ദിനീ ... ||[[ലങ്കാദഹനം]] |- | നക്ഷത്രരാജ്യത്തെ... ||[[ലങ്കാദഹനം]] |- | സുപ്രഭാതം സുപ്രഭാതം... ||[[പണിതീരാത്ത വീട്]] |- | കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവിഭാവനേ അഭിനന്ദനം... ||[[പണിതീരാത്ത വീട്]] |- | ഹൃദയവാഹിനീ ഒഴുകുന്നു നീ. മധുര സ്നേഹതരംഗിണിയായ് ||[[ചന്ദ്രകാന്തം]] |- | ഉദിച്ചാൽ അസ്തമിക്കും... ||[[ദിവ്യദർശനം]] |- | രാജീവനയനേ നീയുറങ്ങു... ||[[ചന്ദ്രകാന്തം]] |- | സ്വർണ്ണ ഗോപുര നർത്തകീ ശിൽപ്പം... ||[[പണിതീരാത്ത വീട്]] |- | ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിതെന്നലായ്... ||[[പണിതീരാത്ത വീട്]] |- | അഷ്ഠപതിയിലെ നായികേ യക്ഷഗായികേ... ||[[ജീവിക്കാൻ മറന്നുപോയ സ്ത്രീ]] |- | ദൈവം തന്ന വീട്... ||[[അവൾ ഒരു തുടർക്കഥ]] |- | എന്റെ രാജ കൊട്ടാരത്തിനു... ||[[വേനലിൽ ഒരു മഴ]] |- | സ്വർഗമെന്ന കാനനത്തിൽ... ||[[ചന്ദ്രകാന്തം]] |- | സത്യനായകാ... ||[[ജീവിതം ഒരു ഗാനം]] |- | പുലരിയോടോ സന്ധ്യയോടോ... ||[[സിംഹാസനം]] |- | ചലനം ജ്വലനം... ||[[അയ്യർ ദ ഗ്രേറ്റ്]] |- | ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ... ||[[സിംഹാസനം]] മലരമ്പനെഴുതിയ മലയാള കവിതേ മാലേയ... സ്വർഗമെന്ന കാനനത്തിൽ... അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു.. പൂജയ്ക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട്... ഏതു പന്തൽ കണ്ടാലും അത് കല്യാണപന്തൽ ഏതു മേളം കേട്ടാലും അത് നാദസ്വര മേളം... |} സൂര്യനെന്നൊരു നക്ഷത്രം ഭൂമിയെന്നൊരു ഗോളം... കാശ്മീരചന്ദ്രികയോ സഖി നിൻ കസ്തൂരി മാൻ മിഴിയിണയിൽ...., സ്വർണ്ണ ഗോപുര നർത്തകീ ശില്പം കണ്ണിനു സായൂജ്യം നിൻ രൂപം....., തൃപ്പാദപത്മത്തിൽ... കർപൂരദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ.... (ദിവ്യദർശനം)പഞ്ചമി പാലാഴി പുഞ്ചിരി പാലാഴി പാതിരാ... തെയ്യ തോം താലപ്പൊലി ദേവനും ദേവിക്കും താലപ്പൊലി... രജനീഗന്ധി വിടർന്നു അനുരാഗ സൗരഭ്യം .... (പഞ്ചമി)അറബിക്കടലിളകി വരുന്നു ആകാശ.... പൂജയ്ക്കൊരുങ്ങി നിൽക്കും..ഏതു പന്തൽ കണ്ടാലും അത് കല്യാണപന്തൽ.... മലരമ്പ നെഴുതിയ മലയാള കവിത, ==ചിത്രങ്ങൾ== <gallery> File:Msviswanathan.JPG </gallery> == അവലംബം == {{commons category|M. S. Viswanathan}} *[http://www.ssmusic.tv/artist_profile.php?Opt=1&Language=&artId=20070700002 എസ്.എസ് മ്യൂസിക് പ്രൊഫൈൽ] {{Webarchive|url=https://web.archive.org/web/20080212053725/http://www.ssmusic.tv/artist_profile.php?Opt=1&Language=&artId=20070700002 |date=2008-02-12 }} *http://www.tribuneindia.com/news/nation/music-composer-ms-viswanathan-dead/106551.html {{Webarchive|url=https://web.archive.org/web/20150804221053/http://www.tribuneindia.com/news/nation/music-composer-ms-viswanathan-dead/106551.html |date=2015-08-04 }} {{TamilNaduStateAwardForBestMusicDirector}} [[വർഗ്ഗം:1928-ൽ ജനിച്ചവർ]] [[വർഗ്ഗം:2015-ൽ മരിച്ചവർ]] [[വർഗ്ഗം:ജൂൺ 24-ന് ജനിച്ചവർ]] [[വർഗ്ഗം:ജൂലൈ 14-ന് മരിച്ചവർ]] [[വർഗ്ഗം:മികച്ച സംഗീതസംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ]] {{Bio-stub|M. S. Viswanathan}} 2pzfngdidhh7okyd7kqfm13z2jvo4vx പ്രത്യക്ഷ രക്ഷാ ദൈവസഭ 0 47294 4634136 4632634 2026-06-28T17:24:43Z InternetArchiveBot 146798 Rescuing 4 sources and tagging 0 as dead.) #IABot (v2.0.9.5 4634136 wikitext text/x-wiki {{POV}} {{ആധികാരികത}} ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഇന്ത്യയിലെ കേരളത്തിലെ ദലിത് സമൂഹങ്ങൾക്കായി ഒരു നിർണായക സാമൂഹിക-മത പ്രസ്ഥാനമായി '''പ്രത്യക്ഷ രക്ഷാ ദൈവ സഭ''' ഉയർന്നുവന്നു.<ref>{{Cite journal |last=Mohan |first=Sanal |date=2015-10-19 |title=Creation of social space through prayers among Dalits in Kerala, India |url=https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |journal=Journal of Religious and Political Practice |language=en |volume=2 |issue=1 |pages=40–57 |doi=10.1080/20566093.2016.1085735 |issn=2056-6093 |archive-url=https://web.archive.org/web/20230508140117/https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |archive-date=2023-05-08 |access-date=2026-06-23 |url-status=live }}</ref> '''പൊയ്കയിൽ യോഹന്നാൻ''' (പൊയ്കയിൽ അപ്പച്ചൻ എന്നും, മരണാനന്തരം ശ്രീ കുമാരഗുരുദേവൻ എന്നും അറിയപ്പെടുന്നു), '''ഞാലിയാകുഴി സൈമൺ യോഹന്നാൻ''' (ആശാൻ) എന്നിവർ ആണ് 1910-ൽ ഇത് സ്ഥാപിച്ചത്.<ref>{{Cite web|url=https://eap.bl.uk/project/EAP292|access-date=2026-06-23}}</ref><ref>{{Cite web|url=https://haindavakeralam.com/kerala-pulayar-mahasabha-and-hk13993|title=Kerala Pulayar Mahasabha and the Dalit-Adivasi Ekopana Samithi exposed Fraud Evangelical agenda|access-date=2026-06-23|last=Keralam|first=Haindava|last2=Migration|first2=H. K.|date=2008-06-01|language=ml-IN}}</ref>പറയർ, പുലയർ തുടങ്ങിയ "തൊട്ടുകൂടാത്തവർ" എന്ന് മുദ്രകുത്തപ്പെട്ടവർ നേരിട്ട നൂറ്റാണ്ടുകളുടെ ജാതി അടിച്ചമർത്തലിനെ ഇത് അഭിമുഖീകരിച്ചു. ക്രിസ്തുമതത്തിന്റെ ഘടകങ്ങളെ ദലിത് അനുഭവങ്ങളുമായി സമന്വയിപ്പിച്ചു, ഹിന്ദു ജാതി ശ്രേണികളെയും യഥാർത്ഥ സമത്വം നൽകുന്നതിൽ മിഷണറി ക്രിസ്തുമതത്തിന്റെ പരാജയങ്ങളെയും വിമർശിച്ചു. ദളിതരുടെ ആത്മീയവും ഭൗതികവുമായ ഉന്നമനം, സ്വയംഭരണം, പൂർവ്വിക അടിമത്തത്തെ കേന്ദ്രീകരിച്ചുള്ള ആചാരപരമായ പ്രഭാഷണങ്ങൾ എന്നിവയ്ക്ക് ഇത് ഊന്നൽ നൽകി. <ref>{{Cite journal |last=Mohan |first=Sanal |date=2015-10-19 |title=Creation of social space through prayers among Dalits in Kerala, India |url=https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |journal=Journal of Religious and Political Practice |language=en |volume=2 |issue=1 |pages=40–57 |doi=10.1080/20566093.2016.1085735 |issn=2056-6093 |archive-url=https://web.archive.org/web/20230508140117/https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |archive-date=2023-05-08 |access-date=2026-06-23 |url-status=live }}</ref> == വിശ്വാസം == പി ആർ ഡി എസ് പിന്തുടരുന്നത് ഒരു കുടുംബാരാധനയാണ്. ഗുരുദേവനൊപ്പം തന്നെ പത്നി [[വി ജാനമ്മ]] [[(അഭിവന്ദ്യമാതാവ്)]], മൂത്തപുത്രൻ [[പി ജെ ബേബി|പ]]<nowiki/>രത്യക്ഷ രക്ഷാ ദൈവസഭ[[പി ജെ ബേബി|ബി]] [[(ആചാര്യഗുരു)]], [[പി ജെ തങ്കപ്പൻ|പി ജെ തങ]].[[പി ജെ തങ്കപ്പൻ|്കപ്പൻ]] [[(വാഴ്‌ചയുഗാധിപൻ)‍]] ഗുരുദേവന്റെ [[മാതാവ്]] [[(ളേച്ചിമാതാവ്)]] എന്നിവരെയും ദൈവിക ശക്തിയായി കരുതി ആരാധന നടത്തുന്നു. ഇതിനെല്ലാം മതിയായ ക[[പി ജെ തങ്കപ്പൻ|.]]<nowiki/>ാ രണങ്ങൾ പി ആർ ഡി എസിന്റെ കാതലായ ആത്മീയ വിഷയങ്ങളിൽ അന്തർലീനമാണ്. എന്നാൽ ഒരാൾ പി ആർ ഡി എസിൽ അംഗമാകുന്ന പ്രത്യേക യോഗത്തിൽ (രക്ഷാ നിർണ്ണയം)പങ്പ.<ref>{{Cite journal |last=Mohan |first=Sanal |date=2015-10-19 |title=Creation of social space through prayers among Dalits in Kerala, India |url=https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |journal=Journal of Religious and Political Practice |language=en |volume=2 |issue=1 |pages=40–57 |doi=10.1080/20566093.2016.1085735 |issn=2056-6093 |archive-url=https://web.archive.org/web/20230508140117/https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |archive-date=2023-05-08 |access-date=2026-06-23 |url-status=live }}</ref>്രത്യക്ഷ രക്ഷാ ദൈവസഭിയായെങ്കിൽ .<ref>{{Cite journal |last=Mohan |first=Sanal |date=2015-10-19 |title=Creation of social space through prayers among Dalits in Kerala, India |url=https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |journal=Journal of Religious and Political Practice |language=en |volume=2 |issue=1 |pages=40–57 |doi=10.1080/20566093.2016.1085735 |issn=2056-6093 |archive-url=https://web.archive.org/web/20230508140117/https://www.tandfonline.com/doi/full/10.1080/20566093.2016.1085735 |archive-date=2023-05-08 |access-date=2026-06-23 |url-status=live }}</ref>മാത്രമേ ഇതു വെളിപ്പെടുത്തു. പിന്നോക്കക്കാർക്കിടയിലെ ഉപജാതി ചിന്തകൾക്ക് വിപരീതമായി വിവാഹങ്ങളിൽ ഏർപ്പെടുകയും ഇടപഴകുകയും ചെയ്യുന്ന പി ആർ ഡി എസ് അനുയായികൾ [[വിവാഹം]], [[മരണം]], മറ്റ് ചടങ്ങുകളിലെല്ലാം ഗുരുദേവന്റെ ഉപദേശങ്ങൾക്ക് അനുസൃതമായ സ്വന്തമായ പ്രത്യേക [[അനുഷ്ഠാനങ്ങളും]] [[ആചാരങ്ങളും]] പിന്തുടരുന്നു. ധാരാളം വിശ്വാസികൾ ഗുരുദേവന്റെ ഉപദേശങ്ങൾ വിശ്വസിച്ച് മന്ദിരങ്ങളിൽ ആരാധനകൾ നടത്തിപ്പോരുന്നു. എല്ലാവർഷവും കുംഭം ഒന്നു മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ പ്രത്യക്ഷ രക്ഷാ ദൈവ സഭാ വിശ്വാസികൾ സ്ഥാപകന്റെ ജൻ‌മദിനം വിപുലമായി തന്നെ ഇരവിപേരൂരിൽ ആസ്ഥാനത്ത് ആഘോഷിക്കുന്നു. സമാനമായ പ്രാധാന്യത്തോടെയാണ് മുഖാന്തര വഴികളുടെയും ജൻ‌മദിനം കൊണ്ടാടുന്നതും.ഇതിനു പുറമേ സ്ഥാപകന്റെയും മുഖാന്തര വഴികളുടെയും[[ദേഹവിയോഗ ദിനങ്ങൾ]]വൃതത്തോടും ഭക്തിയോടും കൂടി തന്നെ ആചരിക്കുന്നുണ്ട്. ശ്രീകുമാരഗുരുദേവൻ ഉപദേശിച്ച വഴികളിൽ തന്നെ വേണം[[പൊയ്കക്കൂട്ടർ]] എന്നു കൂടി അറിയപ്പെടുന്ന ഒരു പി ആർ ഡി എസ്സുകാരൻ ജീവിക്കേണ്ടത് എന്ന് മതം അനുശാസിക്കുന്നു. മറ്റു മതങ്ങൾ ഉദ്ഘോഷിക്കുന്ന സദാചാരങ്ങൾക്കൊപ്പം പ്രത്യേകമായ ജീവിതക്രമങ്ങളും ചിട്ടകളും മൂല്യങ്ങളും പി ആർ ഡി എസ് അനുയായികൾ പിന്തുടരേണ്ടതുണ്ട്. ജീവിതത്തിലെ കൃത്യതകളും അനുഷ്ഠാന തീവ്രതകളും പി ആർ ഡി എസുകാരനെ വ്യത്യസ്തനാക്കണമെന്നും ശഠിക്കുന്നു. മരണത്തിലും ജനനത്തിലും വിവാഹം പോലെ സാമൂഹ്യപരമായ കാര്യങ്ങളിലും പ്രത്യേക ചിട്ടകൾ സൂക്ഷിക്കുന്ന ഇവർ ഗുരുദേവന്റെയും മുഖാന്തര വഴികളുടെയും ദേഹവിയോഗ ദിനങ്ങളുടെ എല്ലാ വാർഷികങ്ങളിലും കൃത്യമായി ഉപവാസവും (വൃതം) ആരാധനകളും പാലിക്കുന്നുണ്ട്. പി ആർ ഡി എസ് കുടുംബാരാധന പിന്തുടരുന്നതിന് ആത്‌മീയതയിൽ മതിയായ കാരണങ്ങൾ ഉണ്ട്. എന്നാൽ ഇത് സഭയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രത്യേക രഹസ്യം എന്ന നിലയിൽ പി ആർ ഡി എസിലേക്ക് ചേരുന്ന പ്രത്യേക സാഹചര്യത്തിലേ വെളിപ്പെടുത്തുകയുള്ളൂ. == മിത്ത്, ചരിത്രം == മതങ്ങളെ എല്ലാം പോലെ മിത്തുകളും ചരിത്രവും വിശ്വാസങ്ങളും ഇഴചേർന്നാണ് പി ആർ ഡി എസ് പ്രകാശിക്കുന്നതും. ദ്രാവിഡ പാരമ്പര്യവും ചരിത്രവും പി ആർ ഡി എസ് ഉദ്ഘോഷിക്കുന്നു. ദൈവസേവയിൽ അത്യുന്നതരായ ഒരു സമൂഹം ദൈവം നഷ്ടപ്പെട്ടതിനെ തുടർന്ന് ഘോരയടിമയിൽ താണു പോയി. അടിമയുഗത്തിന്റെ അവസാന കാലത്ത് ഈ സമൂഹത്തെ രക്ഷിക്കാൻ ചില കാരണങ്ങളുടെ പേരിൽ ‍ദൈവം ഒപ്പം കൊണ്ടുവന്ന ശക്തികൾക്കൊപ്പം ശ്രീകുമാരഗുരുദേവനായി ഇരവിപേരൂരിലെ വലിയ താന്നിക്കുന്നിൽ മന്നിക്കൽ ഭവനത്തിൽ അവതരിച്ചു എന്നാണ് ആത്മീയതയുടെ വിശദീകരണം. == പ്രസ്ഥാനമെന്ന നിലയിൽ‌ == വളരെയധികം കെട്ടുറപ്പായ രീതിയിലാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പ്രവർത്തനങ്ങൾ. കാസർഗോഡു മുതൽ കന്യാകുമാരി വരെ 135 ശാഖകളിലായി അരലക്ഷത്തിൽ അധികം വിശ്വാസികളും മന്ദിരങ്ങളും ശ്മശാനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുവകകളും കേരളത്തിൽ പി ആർ ഡി എസി ൻറേതായി ഉണ്ട്. പി ആർ ഡി എസ് പ്രാർത്ഥനകളും ആരാധനകളും നടത്തുന്ന ആലയങ്ങളെ [[മന്ദിരങ്ങൾ]] എന്നാണ് അറിയപ്പെടുന്നത്. മന്ദിരങ്ങൾക്ക് പുറമേ വിശ്വാസികൾക്ക് [[പ്രാർത്ഥന]]നടത്താൻ ഇരവിപേരൂരിൽ ഗുരുദേവന്റെ ജൻ‌മ സ്ഥലത്ത് ഒരു [[വിശുദ്ധമണ്ഡപവും]] ഗുരുദേവൻ പിറന്ന കുടിലും ബന്ധപ്പെട്ട സ്ഥാവര ജംഗമ വസ്തുക്കളും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പി ആർ ഡി എസ് പ്രാർത്ഥനകൾ ആരാധനകൾ തുടങ്ങിയ ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനായുള്ള ചുമതല ഗുരുകുല സമിതി എന്ന പുരോഹിത വൃന്തത്തിനാണ്. ഇവർക്ക് പുറമെ സങ്കേതഭൂമിയും ആരാധനാലയങ്ങളും പരിപാലിക്കാനും പൂജാ കർമ്മങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക പൂജാരിമാരും വേലക്കാരുണ്ട്. അവർക്ക് മാത്രമാണ് മാത്രമേ ആരാധനാ മുറിയിൽ പ്രവേശിക്കുന്നതിനു ചുമതല. സങ്കേതഭൂമിയിലെ പ്രാർത്ഥനയും ആരാ‍ധനയും നടത്തുന്നതിനുള്ള ചുമതല പുരോഹിത പ്രമുഖനിലാണ്. ഭരണം നടത്താൻ ജനറൽ കൌൺസിൽ എന്ന മറ്റൊരു സമിതിയും. സമാനമായ രീതികളാണ് ശാഖകളും പിന്തുടരുന്നത്. ശാഖയിൽ ഈ പ്രവർത്തനങ്ങൾ ഉപദേഷ്ടാവിലൂടെയും (ശാഖയുടെ പുരോഹിതൻ) സെക്രട്ടറി, കമ്മറ്റിക്കാർ എന്നിവരിലൂടെയും നടക്കുന്നു. == ഭരണം == [[പ്രസിഡൻഡാണ്]] പി ആർ ഡി എസ് പരമാധികാരി. അതിനു കീഴിൽ ജനറൽകൌൺസിൽ(ഹൈ കൗൺസിൽ )വരുന്നു. ശാ‍ഖയിൽ നിന്നും പ്രത്യേകമായി തെരഞ്ഞെടുത്തുവിടുന്ന പ്രതിനിധികളാണ് കേന്ദ്രത്തിലെ അധികാരികളെ തെരഞ്ഞെടുക്കുന്നത്. അവർ തെരഞ്ഞെടുക്കുന്ന [[ജനറൽ കൌൺസിൽ]](ഹൈ കൗൺസിൽ) പ്രസിഡൻഡിനെ തീരുമാനിക്കും. നിലവിലെ പ്രസിഡൻഡ് വൈ. സദാശിവൻ ആണ്. [[യുവജനസംഘം‍]], [[മഹിളാ സമാജം‍]] എന്നീ പോഷക സംഘടങ്ങൾ മുന്നിൽ വരുന്ന രണ്ടാം നിരയും കലാ സാംസ്ക്കാരിക സമിതികളും പ്രവർത്തിക്കുന്നു. ഈ സംഘടനകൾ എല്ലാം തന്നെ ജനാധിപത്യ മര്യാദകൾ പാലിച്ച് പ്രവർത്തിക്കുന്നവയാണ്. പി ആർ ഡി എസ് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ '''ആദീയർദീപം''' എന്ന മാസിക കൂടി നടത്തുന്നുണ്ട്. == സാമ്പത്തിക സ്രോതസ്സ് == പി ആർ ഡി എസ് വിശ്വാസികൾ നൽകുന്ന പിരിവുകൾ, നേർച്ച കാഴ്ചകൾ എന്നിവയാണ് പി ആർ ഡി എസിന്റെ [[സാമ്പത്തിക സ്രോതസ്സ്]]. സഭയ്‌ക്ക് പുറത്തു നിന്നും മറ്റാരുടെയും സാമ്പത്തികസഹായം പി ആർ ഡി എസ് സ്വീകരിക്കില്ല. ‘നിന്റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളർത്തുക’ എന്ന ഗുരുദേവ ഉപദേശം പിറവിയെടുത്ത കാലം മുതൽ 98 വർഷമായി പി ആർ ഡി എസ് പിന്തുടരുന്നു. ശാഖയ്ക്കും സഭയ്ക്കും പ്രത്യേകമായി വിശ്വാസികൾ സംഭാവനകളും പിരിവുകളും നൽകുന്നതാണ് പ്രസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സ്. പി ആർ ഡി എസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ആരാധനാലയങ്ങളും വികസനങ്ങളും എല്ലാം വിശ്വാസികളുടെ മാത്രം സാമ്പത്തിക പിന്തുണയിൽ നിന്നുണ്ടായതാണ്. അവയെല്ലാം ഇരവിപേരൂർ ശ്രീകുമാർ നഗറിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. തിരുവല്ലയിൽ നിന്നും കോഴഞ്ചേരി റൂട്ടിൽ 12 കിലോ മീറ്റർ സഞ്ചരിച്ചാൽ ഇരവിപേരൂരിൽ എത്താൻ കഴിയും. [[വർഗ്ഗം:കേരളത്തിലെ മതങ്ങൾ]] [[വർഗ്ഗം:കേരള നവോത്ഥാനം]] pvgy78qtut9ipsjcjze16uk7p8ijx5y ലയണൽ മെസ്സി 0 47727 4634178 4634005 2026-06-29T09:33:25Z ~2026-37163-70 219791 4634178 wikitext text/x-wiki {{തിരഞ്ഞെടുത്ത ലേഖനം}} {{Prettyurl|Lionel Messi}} ഒരു [[അർജന്റീന|അര്ജന്റീനിയൻ]] പ്രഫഷണൽ [[ഫുട്ബോൾ]] കളിക്കാരനാണ് '''ലിയോ''' എന്ന് വിളിക്കപ്പെടുന്ന '''ലിയോണൽ Leo ആന്ദ്രസ് മെസ്സി''' ({{IPA-es|ljoˈnel anˈdɾes ˈmesi|-|Lionel Andrés Messi - Name.ogg}} (ജനനം ജൂൺ 24, 1987). ഇന്റർ മയാമിയിലും [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന ദേശീയ ടീമിലും]] ഫോർവേഡായി കളിക്കുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു.1st ronaldo<ref>{{cite news | last = Broadbent | first = Rick | date = 24 February 2006 | url = http://www.timesonline.co.uk/tol/sport/football/european_football/article734407.ece | title = Messi could be focal point for new generation | publisher = Times Online | accessdate = 31 March 2009 | location = London | archive-date = 2011-07-27 | archive-url = https://web.archive.org/web/20110727181929/http://www.timesonline.co.uk/tol/sport/football/european_football/article734407.ece | url-status = dead }}</ref><ref>{{cite news | last = Gordon | first = Phil | date = 28 July 2008 | url = http://www.timesonline.co.uk/tol/sport/football/scotland/article4412665.ece | title = Lionel Messi proves a class apart | publisher = Times Online | accessdate = 31 March 2009 | location = London | archive-date = 2008-12-04 | archive-url = https://web.archive.org/web/20081204081721/http://www.timesonline.co.uk/tol/sport/football/scotland/article4412665.ece | url-status = dead }}</ref><ref>{{cite news | last = Williams | first = Richard | date = 24 April 2008 | url = http://www.guardian.co.uk/sport/blog/2008/apr/24/ronaldosspotofanguishmessi?commentpage=2 | title = Messi's dazzling footwork leaves an indelible mark | publisher = The Guardian | accessdate = 31 March 2009 | location=London}}</ref> മെസ്സി തന്റെ 21 ആം വയസ്സിൽ [[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ]], [[ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ]] എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓയോറോടെ ( [[Ballon d'Or]]) ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.<ref name="Messi is best">{{cite web | title=Messi världens bästa fotbollsspelare | url=http://www.eurosport.se/fotboll/la-liga/2009-2010/messi-vann-ballon-d%27or_sto2139561/story.shtml | publisher=Eurosport | date=12 January 2009 | accessdate=23 March 2010 | archive-date=2015-09-27 | archive-url=https://web.archive.org/web/20150927140117/http://www.eurosport.se/fotboll/la-liga/2009-2010/messi-vann-ballon-d%27or_sto2139561/story.shtml | url-status=dead }}</ref><ref>{{cite news | url = http://www.rsssf.com/miscellaneous/europa-poy.html | title = European Footballer of the Year ("Ballon d'Or") | publisher = RSSSF | accessdate = 7 July 2009}}</ref><ref name="Gala 2008">{{cite news | url = http://es.fifa.com/mm/document/classic/awards/99/15/28/resultsmenforfifa.combyplayer.pdf | title = FIFA World Player Gala 2008 | publisher = FIFA | accessdate = 7 July 2009 | archive-date = 2019-05-15 | archive-url = https://web.archive.org/web/20190515125420/https://es.fifa.com/mm/document/classic/awards/99/15/28/resultsmenforfifa.combyplayer.pdf | url-status = dead }}</ref><ref>{{cite news | url = http://www.fifa.com/mm/document/classic/awards/finalmenbyplayer_32209.pdf | title = FIFA World Player Gala 2007 | publisher = FIFA | accessdate = 7 July 2009 | archive-date = 2017-06-30 | archive-url = https://web.archive.org/web/20170630222655/http://www.fifa.com/mm/document/classic/awards/finalmenbyplayer_32209.pdf | url-status = dead }}</ref> [[2022 ഫിഫ ലോകകപ്പ്|2022-ലെ ഫിഫ ലോകകപ്പിൽ]] അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം [[ഡിയഗോ മറഡോണ|ഡിയഗോ മറഡോണയുമായി]] സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.<ref>{{cite news | last = Gardner | first = Neil | date = 19 April 2007 | url = http://www.timesonline.co.uk/tol/sport/football/article1676692.ece | title = Is Messi the new Maradona? | publisher = Times Online | accessdate = 31 March 2009 | location = London | archive-date = 2011-06-29 | archive-url = https://web.archive.org/web/20110629112333/http://www.timesonline.co.uk/tol/sport/football/article1676692.ece | url-status = dead }}</ref><ref>{{cite news|url=http://www.chinadaily.com.cn/english/doc/2006-02/25/content_523966.htm|title=Maradona proclaims Messi as his successor|author=Reuters|publisher= China Daily |date= 25 February 2006 |accessdate= 8 October 2006}}</ref> നന്നേ ചെറുപ്പത്തിൽ തന്നെ മെസ്സി കളിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാർസലോണ വളരെ വേഗം തിരിച്ചറിഞ്ഞു. ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു. അതിനാൽ [[റൊസാരിയോ]] എന്ന സ്ഥലത്തെ ക്ലബ്ബായ [[ന്യൂവെൽസ്സ് ഓൾഡ് ബോയ്സ്]] ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം [[യൂറോപ്പ്|യൂറോപ്പിൽ]] സ്ഥിരതാമസമാക്കുകയും ചെയ്തു. [[2004-2005 ലാ ലിഗ|2004-2005 സീസണിൽ]] അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തിൽ തന്നെ അദ്ദേഹം [[ഗോൾ]] നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ സീസണിൽ തന്നെ ബാർസലോണ [[ലാ ലിഗ]] കപ്പ് നേടി. [[2006-2007 ലാ ലിഗ|2006-2007 സീസണിലാണ്]] അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസിക്ക് മത്സരത്തിൽ (el clásico or The Classic) ഒരു ഹാട്രിക്ക് നേടിയതടക്കം 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ നേടി. [[2008-2009 ലാ ലിഗ|2008-09]] സീസണിൽ അദ്ദേഹം 38 ഗോളുകൾ നേടി. ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. [[2009-2010 ലാ ലിഗ|2009-10]] സീസണിൽ അദ്ദേഹം എല്ലാ മത്സരങ്ങളിലുമായി 47 ഗോളുകൾ നേടുകയും, ബാർസലോണക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയെന്ന ബഹുമതി [[റൊണാൾഡോ|റൊണാൾഡോയോടൊപ്പം]] പങ്കിടുകയും ചെയ്തു. 2005 ലെ [[ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ്|ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ]] മെസ്സി ആയിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഫൈനലിൽ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് ആ ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. അതിനുശേഷം അദ്ദേഹം [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന]] ടീമിലെ സ്ഥിരം അംഗമായി. [[ഫിഫ ലോകകപ്പ്|ഫിഫ ലോകകപ്പിൽ]] കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരനായി അദ്ദേഹം മാറി. 2007 ലെ [[കോപ്പ അമേരിക്ക|കോപ്പ അമേരിക്കയിൽ]] രണ്ടാം സ്ഥാനക്കാരനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2008 ലെ [[ബീജിങ്ങ് ഒളിമ്പിക്സ്|ബീജിങ്ങ് ഒളിമ്പിക്സിൽ]] ജേതാക്കളായ അർജന്റീന ടീമിൽ മെസ്സിയും ഒരു അംഗമായിരുന്നു. ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. 2012 ഡിസംബർ 9ന് ഒരു കലണ്ടർ വർഷം ഏറ്റവുമതികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡിൽ ഗെർഡ് മുള്ളറെ (85 ഗോളുകൾ) മറികടന്നു. 2012 ഡിസംബർ 23 ന് ഒരു കലണ്ടർ വർഷം 91 ഗോളുകൾ എന്ന സർവ്വ കാല റിക്കാർഡ് സ്ഥാപിച്ചു.2022ഇൽ ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ അർജൻ്റീനയെ വിജയികൾ ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുകയും എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി പരക്കെ കണക്കാക്കപ്പെടുകയും ചെയ്യുന്ന മെസ്സി റെക്കോർഡ് എട്ട് ബാലൺ ഡി ഓർ അവാർഡുകൾ നേടിയിട്ടുണ്ട്. == ആദ്യ കാല ജീവിതം മെസ്സി == 1987 ജൂൺ 24 ന് ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും (ഫാക്ടറി തൊഴിലാളി) സെലിയ മറിയ കുചിറ്റിനിയുടേയും (തൂപ്പുകാരി) മകനായി [[അർജന്റീന|അർജന്റീനയിലെ]] [[റോസാരിയോ]] എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്.<ref>{{cite news | url = http://www.independent.co.uk/news/people/profiles/lionel-messi-magic-in-his-feet-1928768.html | last = Carlin | first = John | publisher = The Independent | title = Lionel Messi: Magic in his feet | accessdate = 7 April 2010 | date = 27 March 2010 | location=London}}</ref><ref>{{cite web | url = http://www.pagina12.com.ar/diario/deportes/8-121094-2009-03-07.html | last = Veiga | first = Gustavo | publisher = Página/12 | title = Los intereses de Messi | accessdate = 31 May 2009 |language= Spanish}}</ref><ref name="mission">{{cite news | url = http://www.timesonline.co.uk/tol/sport/football/european_football/article3779961.ece | publisher = Times Online | title = Lionel Messi on a mission | last = Hawkey | first = Ian | date = 20 April 2008 | accessdate = 30 May 2009 | location = London | archive-date = 2008-08-30 | archive-url = https://web.archive.org/web/20080830020412/http://www.timesonline.co.uk/tol/sport/football/european_football/article3779961.ece | url-status = dead }}</ref> ഇറ്റലിയിലെ [[അൻകോന]] എന്ന നഗരത്തിൽ നിന്നും 1883 ൽ കുടിയേറിപ്പാർത്തതാണ് മെസ്സിയുടെ പൂർവ്വികനായ ഏയ്ഞ്ചലോ മെസ്സി.<ref name="El origen de los Messi">{{cite web |url=http://www.aldia.cr/ad_ee/2006/febrero/24/ovacion11.html |title= El origen de los Messi está en Italia |accessdate= 7 July 2009 | date= 24 February 2006 | publisher= Al Día | last = Aguilar | first = Alexander |language= Spanish}}</ref><ref name="Las raíces italianas de Leo Messi">{{cite web |url=http://hemeroteca.elmundodeportivo.es/preview/2005/10/07/pagina-5/722791/pdf.html |title= Las raíces italianas de Leo Messi |accessdate= 7 July 2009 |date = 7 October 2005 |publisher= El Mundo Deportivo | last = Cubero | first = Cristina|language= Spanish}}</ref> അദ്ദേഹത്തിന് റോഡ്രിഗോ എന്നും മത്യാസ് എന്നും പേരുള്ള രണ്ട് ജ്യേഷ്ഠന്മാരുണ്ട്. കൂടാതെ മരിയ സോൾ എന്നു പേരുള്ള ഒരു സഹോദരിയും.<ref>{{cite web | url = http://www.nbcolympics.com/athletes/athlete=1246/bio/ | publisher = NBC | title = Lionel Messi bio | accessdate = 30 May 2009 | archive-date = 2017-05-13 | archive-url = https://web.archive.org/web/20170513153151/http://www.nbcolympics.com/athletes/athlete=1246/bio | url-status = dead }}</ref> അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി.<ref name=Williams>{{cite news | last = Williams | first = Richard | url = http://www.guardian.co.uk/football/2006/feb/24/championsleague1 | publisher = The Guardian | title = Messi has all the qualities to take world by storm | accessdate = 3 May 2008 | date = 26 February 2006 | location=London}}</ref> 1995 ൽ പ്രാദേശിക പട്ടണമായ റൊസാരിയോവിലെ ഒരു ക്ലബ്ബായ [[ന്യൂവെൽസ് ഓൾഡ് ബോയ്സ്|ന്യൂവെൽസ് ഓൾഡ് ബോയ്സിൽ]] ചേർന്നു.<ref name=Williams/> 11 ആം വയസ്സിൽ അദ്ദേഹത്തിന്റെ വളർച്ചക്കു ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു.<ref>{{cite news | url = http://www.telegraph.co.uk/sport/football/european/championsleague/5099857/Franck-Ribery-the-man-to-challenge-Lionel-Messi-and-Barcelona.html | title = Franck Ribery the man to challenge Lionel Messi and Barcelona | publisher = Daily Telegraph | last = White | first = Duncan | date = 4 April 2009 | accessdate = 7 July 2009 | location = London | archive-date = 2010-03-23 | archive-url = https://web.archive.org/web/20100323094801/http://www.telegraph.co.uk/sport/football/european/championsleague/5099857/Franck-Ribery-the-man-to-challenge-Lionel-Messi-and-Barcelona.html | url-status = dead }}</ref> അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ [[റിവർ പ്ലേറ്റ്|റിവർ പ്ലേറ്റിന്]] മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും $900 ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.<ref name="mission"/> എന്നാൽ [[ബാർസലോണ|ബാർസലോണയുടെ]] സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന [[കാർലെസ് റെക്സാച്ച്]] അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കൾ സ്പെയിനിലെ [[കാറ്റലോണിയ|കാറ്റലോണിയയിലെ]] [[ലെയ്ഡ|ലെയ്ഡയിൽ]] ഉണ്ടായിരുന്നു.<ref name="mission"/> മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാർസലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടു.<ref name=fifa.com/> അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവർ പറഞ്ഞു.<ref name=Williams/> ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങുകയും ചെയ്തു.<ref name=fifa.com>{{cite news |url=http://www.fifa.com/tournaments/archive/tournament=107/edition=248388/news/newsid=103182.html |title=The new messiah |publisher=FIFA |date=5 March 2006 |accessdate=25 July 2006 |archive-date=2013-12-25 |archive-url=https://web.archive.org/web/20131225005810/http://www.fifa.com/tournaments/archive/tournament=107/edition=248388/news/newsid=103182.html |url-status=dead }}</ref> അദ്ദേഹത്തിന്റെ രണ്ട് ബന്ധുസഹോദരർ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു : [[മാക്സി ബിനാക്കുച്ചി|മാക്സി ബിനാക്കുച്ചിയും]] [[ഇമ്മാനുവൽ ബിനാക്കുച്ചി|ഇമ്മാനുവൽ ബിനാക്കുച്ചിയും]].<ref name="Último Segundo">{{cite news|url=http://ultimosegundo.ig.com.br/esportes/seu_time/flamengo/2007/08/20/maxi_afirma_que_messi_deve_vir_ao_brasil_para_ve_lo_jogar_972383.html|title=Maxi afirma que Messi deve vir ao Brasil para vê-lo jogar|publisher=Último Segundo|date=20 August 2007|accessdate=3 November 2009|language=pt|archive-date=2009-02-27|archive-url=https://web.archive.org/web/20090227172313/http://ultimosegundo.ig.com.br/esportes/seu_time/flamengo/2007/08/20/maxi_afirma_que_messi_deve_vir_ao_brasil_para_ve_lo_jogar_972383.html|url-status=dead}}</ref><ref>{{cite news|url=http://www.tz-online.de/sport/fussball/tsv-1860/biancucchi-hoert-mir-mit-messi-auf-498339.html|title=Hört mir auf mit Messi!|publisher=TZ Online|date= 20 October 2009 |accessdate= 3 November 2009 |language=de|first=Claudius |last=Mayer}}</ref> == ക്ലബ്ബ് ജീവിതം == === ബാർസലോണ === 2003 നവംബർ 13 ന് (അപ്പോൾ പ്രായം 16 വർഷവും 145 ദിവസവും) [[F.C. പോർട്ടോ|പോർട്ടോയുമായുള്ള]] സൗഹൃദ മത്സരത്തിലൂടെ മെസ്സി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു.<ref name="footballdb">{{cite news |url=http://www.footballdatabase.com/index.php?page=player&Id=222&b=true |title=Lionel Andres Messi&nbsp;— FCBarcelona and Argentina |publisher=Football Database |accessdate= 23 August 2006}}</ref><ref>{{cite news|url=http://edition.cnn.com/2009/SPORT/football/05/22/messi.football.best.world/index.html|title=Profile: Lionel Messi|author=Tutton, Mark and Duke, Greg|publisher=CNN|date=22 May 2009|accessdate=30 May 2009|archive-date=2019-04-11|archive-url=https://web.archive.org/web/20190411213640/http://edition.cnn.com/2009/SPORT/football/05/22/messi.football.best.world/index.html|url-status=dead}}</ref> ഒരു വർഷത്തിനുള്ളിൽ [[ഫ്രാങ്ക് റൈക്കാർഡ്]] അദ്ദേഹത്തെ തന്റെ ആദ്യ ലീഗ് മത്സരം കളിക്കാൻ അനുവദിച്ചു. 2004 ഒക്ടോബർ 16 ന് (അപ്പോൾ പ്രായം 17 വർഷവും 114 ദിവസവും) [[F.C. എസ്പാന്യോൾ|എസ്പാന്യോളിനെതിരെയായിരുന്നു]] ആ മത്സരം. ആ മത്സരത്തോടു കൂടി ബാർസലോണക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മെസ്സി മാറി (ഈ റെക്കോർഡ് 2007 സെപ്റ്റംബറിൽ ബാർസലോണയിലെ തന്നെ [[ബോജൻ ക്രികിച്]] തകർത്തു). 2005 മെയ് 1 ന് [[അൽബാസെറ്റെ ബലോംപി|അൽബാസെറ്റെക്കെതിരെ]] അദ്ദേഹം തന്റെ ആദ്യ ഗോൾ ബാർസലോണക്കായി നേടി. അപ്പോൾ മെസ്സിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാർസലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി.<ref>{{cite web | url = http://www.fcbarcelona.com/web/english/noticies/futbol/temporada07-08/10/n071016101878.html | title = Meteoric rise in three years | accessdate = 3 May 2008 | publisher = fcbarcelona.com | archive-date = 2011-09-06 | archive-url = https://web.archive.org/web/20110906093707/http://www.fcbarcelona.com/web/english/noticies/futbol/temporada07-08/10/n071016101878.html | url-status = dead }}</ref> 2007 ൽ മെസ്സിയുടെ സഹായത്തോടെ നേടിയ ഒരു ഗോളിലൂടെ [[ബോജൻ ക്രികിച്]] ആ റെക്കോർഡും തകർത്തു.<ref>{{cite web | url = http://www.fcbarcelona.cat/web/english/noticies/futbol/temporada07-08/10/n071020101276.html | title = Krkic enters the record books | accessdate = 16 July 2009 | date = 21 October 2007 | publisher = fcbarcelona.cat | last = Nogueras | first = Sergi | archive-date = 2011-08-19 | archive-url = https://archive.today/20110819191710/http://www.fcbarcelona.cat/web/english/noticies/futbol/temporada07-08/10/n071020101276.html | url-status = dead }}</ref> മെസ്സി തന്റെ മുൻ കോച്ചായ റൈക്കാർഡിനെപ്പറ്റി ഇങ്ങനെ പറഞ്ഞു : {{cquote|അദ്ദേഹമാണ് എന്റെ കളിജീവിതം തുടങ്ങിവെച്ചത് എന്ന വസ്തുത ഞാനൊരിക്കലും മറക്കില്ല. എന്റെ 16 ഓ 17 ഓ വയസ്സിൽ തന്നെ അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു.<ref>{{cite web|url=http://www.soccerway.com/news/2009/December/10/messi-rijkaard-gave-us-more-freedom/|title=Messi: "Rijkaard gave us more freedom"|date=10 December 2009|publisher=soccerway.com}}</ref>}} ==== 2005-06 സീസൺ ==== {{ quote box | width = 30% | align = right | quote = ''മറഡോണയോ പെലെയോ എന്ന സംശയം അവസാനിക്കാൻ പോകുന്നു'' | source = [[ഡിയേഗോ മറഡോണ]], 2010 ലോകകപ്പ് മെസ്സി ജയിച്ചാൽ എന്ന അവസരത്തിൽ<ref>{{cite news|url=http://soccernet.espn.go.com/world-cup/story/_/id/767712/ce/uk/?cc=5739&ver=global|title=Diego Maradona: Lionel Messi playing kick-about with Jesus|last=|first=|publisher=ESPN|date=8 April 2010|accessdate=8 April 2010|archive-date=2012-10-24|archive-url=https://web.archive.org/web/20121024073752/http://soccernet.espn.go.com/world-cup/story/_/id/767712/ce/uk/?cc=5739&ver=global|url-status=dead}}</ref> }} സെപ്റ്റംബർ 16 ന് മൂന്നു മാസത്തിനിടയിൽ രണ്ടാം തവണയും ബാർസലോണ, മെസ്സിയുമായുള്ള കരാർ പുതുക്കി. ആ പ്രാവശ്യം അദ്ദേഹത്തെ ഒന്നാം നിര ടീമിലേക്ക് തിരഞ്ഞെടുത്തുകൊണ്ടാണ് കരാർ 2014 ജൂൺ വരെ പുതുക്കിയത്.<ref name=Williams/> 2005 സെപ്റ്റംബർ 26 ന് മെസ്സി സ്പാനിഷ് പൗരത്വം നേടി.<ref>{{cite news |url=http://thestar.com.my/sports/story.asp?file=/2005/9/28/sports/12165057&sec=sports |title=Good news for Barcelona as Messi gets his Spanish passport |publisher=The Star Online|date= 28 May 2005 |accessdate= 29 May 2009}}</ref> അതോടെ അദ്ദേഹം ലാ ലിഗയിൽ കളിക്കുന്നതിന് പൂർണ്ണസജ്ജനായി. സെപ്റ്റംബർ 27 ന് [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിൽ]] ഇറ്റാലിയൻ ക്ലബ്ബായ [[ഉഡിനീസ് കാൽസിയോ|ഉഡിനീസിനെതിരെയായിരുന്നു]] അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശികളുമായുള്ള കളി.<ref name="footballdb"/> അദ്ദേഹം പകരക്കാരനായി ഇറങ്ങിയപ്പോൾ [[കാമ്പ് ന്യൂ|കാമ്പ് ന്യൂവിലെ]] ബാർസലോണയുടെ ആരാധകർ എഴുന്നേറ്റുനിന്നുകൊണ്ട് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റേയും [[റൊണാൾഡീന്യോ|റൊണാൾഡീന്യോവിന്റേയും]] കൂട്ടുകെട്ട് ആരാധകർക്കൊരു വിരുന്നൊരുക്കി.<ref>{{cite news |author=Reuters |url=http://in.rediff.com/sports/2005/sep/28messi.htm |title=Ronaldinho scores the goals, Messi takes the plaudits |publisher=Rediff|date= 28 September 2005 |accessdate= 23 August 2006}}</ref> മെസ്സി ആ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ സ്വന്തമാക്കി. കൂടാതെ 6 ചാമ്പ്യൻസ് ലീഗ് കളികളിൽ നിന്നായി ഒരു ഗോളും നേടി. ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ടിലെ രണ്ടാം പാദത്തിൽ [[ചെൽസി F.C.|ചെൽസിക്കെതിരായി]] നടന്ന മത്സരത്തിൽ വലതു തുടയിലെ പേശിക്കുണ്ടായ പരിക്കുമൂലം അദ്ദേഹത്തിന്റെ ആ സീസൺ 2006 മാർച്ച് 7 ന് അവസാനിച്ചു.<ref>{{cite news |url=http://soccernet.espn.go.com/news/story?id=366008&cc=3436 |title=Frustrated Messi suffers another injury setback |publisher=ESPN Soccernet |date=26 April 2006 |accessdate=22 July 2006 |archive-date=2012-10-24 |archive-url=https://web.archive.org/web/20121024073801/http://soccernet.espn.go.com/news/story?id=366008&cc=3436 |url-status=dead }}</ref> [[ഫ്രാങ്ക് റൈക്കാർഡ്|റൈക്കാർഡിന്റെ]] ബാർസലോണ ആ സീസണിൽ സ്പെയിനിലേയും യൂറോപ്പിലേയും ജേതാക്കളായിരുന്നു.<ref>{{cite news |url=http://www.independent.co.uk/sport/football/premier-league/arsenal-1-barcelona-2-barcelona-crush-heroic-arsenal-in-space-of-four-brutal-minutes-478659.html |title=Arsenal 1 Barcelona 2: Barcelona crush heroic Arsenal in space of four brutal minutes |last = Wallace | first = Sam | publisher=The Independent |date= 18 May 2006 |accessdate= 3 June 2009 | location=London}}</ref><ref>{{cite news |url=http://news.bbc.co.uk/sport1/hi/football/europe/4970966.stm |title=Barca retain Spanish league title | publisher=BBC Sport |date= 3 May 2006 |accessdate= 3 June 2009}}</ref> ==== 2006-07 സീസൺ ==== [[പ്രമാണം:Barcelona vs Rangers.jpg|thumb|2007 ൽ [[റേഞ്ചേഴ്സ് F.C.|റേഞ്ചേഴ്സിനെതിരെ]] മെസ്സിയുടെ പ്രകടനം]] 2006-07 സീസണിൽ മെസ്സി സ്ഥിരമായി ഒന്നാം ടീമിൽ ഇടംപിടിച്ചു തുടങ്ങി. 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ മെസ്സി നേടി.<ref>{{cite news | url=http://www.national-football-teams.com/v2/player.php?id=12563 |title=Lionel Messi at National Football Teams |publisher=National Football Teams |accessdate= 17 July 2009}}</ref> നവംബർ 12 ന് [[റയൽ സരഗോസ|റയൽ സരഗോസയുമായുള്ള]] മത്സരത്തിനിടെ പരിക്കേറ്റതുമൂലം അദ്ദേഹത്തിന് മൂന്ന് മാസം നഷ്ടപ്പെട്ടു.<ref>{{cite press release |url=http://www.fcbarcelona.com/eng/noticias/noticias/n06111404.shtml |title=Doctors happy with Messi op |publisher=FCBarcelona.com |date=14 November 2006 |accessdate=16 November 2006 |archive-date=2006-11-26 |archive-url=https://web.archive.org/web/20061126040828/http://www.fcbarcelona.com/eng/noticias/noticias/n06111404.shtml |url-status=dead }}</ref><ref>{{cite news |url=http://www.fifa.com/en/comp/index/0,2442,125576,00.html?articleid=125576 |title=Messi to miss FIFA Club World Cup |date=13 November 2006 |publisher=FIFA.com/Reuters |accessdate=18 January 2006 |archiveurl=https://web.archive.org/web/20071211061548/http://fifa.com/en/comp/index/0,2442,125576,00.html?articleid=125576 |archivedate=2007-12-11 |url-status=live }}</ref> അർജന്റീനയിൽ വെച്ച് അദ്ദേഹം സുഖം പ്രാപിച്ചു. പരിക്ക് ഭേദപ്പെട്ടതിനു ശേഷമുള്ള ആദ്യ മത്സരം ഫെബ്രുവരി 11 ന് [[റേസിംഗ് ഡി സന്റാൻഡർ|റേസിംഗ് സന്റാൻഡറിനെതിരെ]] ആയിരുന്നു.<ref>{{cite news |url=http://barcelona.theoffside.com/la-liga/barcelona-racing-santander-sunday-3pm-est.html |title=Barcelona&nbsp;— Racing Santander |publisher=The Offside |date=19 January 2008 |accessdate=30 May 2009 |archive-date=2012-05-30 |archive-url=https://archive.today/20120530090054/http://barcelona.theoffside.com/la-liga/barcelona-racing-santander-sunday-3pm-est.html |url-status=dead }}</ref> ആ മത്സരത്തിൽ അദ്ദേഹം രണ്ടാം പകുതിയിൽ ഒരു പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. മാർച്ച് 11 ന് നടന്ന ക്ലാസിക്ക് മത്സരത്തിൽ മെസ്സി വളരെ നല്ല നിലവാരത്തിലാണ് കളിച്ചത്. 10 പേരായി ചുരുങ്ങിയ ബാർസലോണക്ക് അദ്ദേഹം തന്റെ [[ഹാട്രിക്|ഹാട്രിക്കിലൂടെ]] സമനില നേടിക്കൊടുത്തു. അദ്ദേഹം നേടിയ മൂന്നു ഗോളുകളും സമനില ഗോളുകളായിരുന്നു (Equalisers).അതിലെത്തന്നെ അവസാനത്തെ ഗോൾ [[ഇഞ്ച്വറി ടൈം|ഇഞ്ച്വറി ടൈമിലായിരുന്നു]] നേടിയത്.<ref>{{cite news |url= http://www.independent.co.uk/sport/football/european/barcelona-3-real-madrid-3-magical-messi-is-barcelonas-hero-439788.html |title= Magical Messi is Barcelona's hero |last= Hayward |first= Ben |publisher= The Independent |date= 11 March 2007 |accessdate= 30 May 2009 |location= London |archive-date= 2011-09-06 |archive-url= https://web.archive.org/web/20110906081352/http://www.independent.co.uk/sport/football/european/barcelona-3-real-madrid-3-magical-messi-is-barcelonas-hero-439788.html |url-status= dead }}</ref> ഇതിലൂടെ, ക്ലാസ്സിക്ക് മത്സരത്തിൽ [[ഇവാൻ സമോറാനോ|ഇവാൻ സമോറാനോക്ക്]] ശേഷം (1994-95 സീസണിൽ [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡിന്]] വേണ്ടി) ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി.<ref>{{cite news |url=http://www.fifa.com/worldfootball/clubfootball/news/newsid=113101.html |title=Inter beat AC, Messi headlines derby |date=11 March 2007 |publisher=FIFA |accessdate=30 May 2009 |archive-date=2014-08-03 |archive-url=https://web.archive.org/web/20140803140827/http://www.fifa.com/worldfootball/clubfootball/news/newsid=113101.html |url-status=dead }}</ref> ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മെസ്സി തന്നെയാണ്. സീസണിന്റെ അവസാനത്തോടു കൂടി അദ്ദേഹം കൂടുതൽ ഗോളുകൾ നേടാൻ തുടങ്ങി. ലീഗിൽ അദ്ദേഹം നേടിയ 14 ഗോളുകളിൽ 11 ഗോളുകളും അവസാന 13 മത്സരങ്ങളിൽ നിന്നാണ്.<ref>{{cite news |url=http://soccernet.espn.go.com/players/gamelog?id=45843&season=2006&cc=5739 |title=Lionel Messi 2006/07 season statistics |publisher=ESPN Soccernet |accessdate=3 June 2009 |archive-date=2010-03-26 |archive-url=https://web.archive.org/web/20100326235840/http://soccernet.espn.go.com/players/gamelog?id=45843 |url-status=dead }}</ref> ''പുതിയ മറഡോണ'' എന്ന പേര് അദ്ദേഹത്തിന് ചാർത്തി നൽകപ്പെട്ടു. ഒരേയൊരു സീസണിനുള്ളിൽ തന്നെ മറഡോണയുടെ പ്രശസ്തമായ പല ഗോളുകളും പുനഃസൃഷ്ടിച്ചത് അതിനൊരു കാരണമായി.<ref name="maradonalike">{{cite news |url=http://www.telegraph.co.uk/sport/football/european/2311407/The-greatest-goal-ever.html |title=The greatest goal ever? |date= 20 April 2007 |publisher= Daily Telegraph | last = Lowe| first = Sid | accessdate= 7 July 2009 | location=London}}</ref> 2007 ഏപ്രിൽ 18 ന് [[കോപ്പ ദെൽ റെയ്]] സെമി ഫൈനൽ മത്സരത്തിൽ [[ഗെറ്റാഫെ|ഗെറ്റാഫെക്കെതിരെ]] അദ്ദേഹം 2 ഗോളുകൾ നേടി. [[മെക്സിക്കോ|മെക്സിക്കോയിൽ]] വെച്ച് നടന്ന [[1986 ഫുട്ബോൾ ലോകകപ്പ്|1986 ലെ ഫുട്ബോൾ ലോകകപ്പിൽ]] [[ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം|ഇംഗ്ലണ്ടിനെതിരെ]] മറഡോണ നേടിയ ഗോളിനോട് ([[നൂറ്റാണ്ടിന്റെ ഗോൾ]] എന്നും അറിയപ്പെടുന്നു) വളരെയധികം സാമ്യമുള്ളവയായിരുന്നു അവ.<ref>{{cite web | url=http://soccernet.espn.go.com/news/story?id=423002&cc=3888 | title=Messi dazzles as Barça reach Copa Final | publisher=ESPN Soccernet | date=18 April 2007 | access-date=2010-12-03 | archive-date=2012-10-24 | archive-url=https://web.archive.org/web/20121024073812/http://soccernet.espn.go.com/news/story?id=423002&cc=3888 | url-status=dead }}</ref> ഇതിലൂടെ മെസ്സി മറഡോണയുമായി വളരെയധികം താരതമ്യം ചെയ്യപ്പെട്ടു. സ്പാനിഷ് പത്രങ്ങൾ മെസ്സിയെ ''മെസ്സിഡോണ'' എന്ന് വിളിച്ചു.<ref>{{cite web | url= http://www.hindu.com/2007/07/14/stories/2007071455691800.htm | title= Can ‘Messidona’ beat Maradona? | publisher= The Hindu | date= 14 July 2007 | access-date= 2010-12-27 | archive-date= 2013-10-14 | archive-url= https://web.archive.org/web/20131014194308/http://www.hindu.com/2007/07/14/stories/2007071455691800.htm | url-status= dead }}</ref> അദ്ദേഹം ആ ഗോളിനിടയിൽ 62 മീറ്ററുകൾ (203 അടികൾ) തന്നെ ഓടി, 6 കളിക്കാരെ (ഗോളിയടക്കം) തന്നെ കബളിപ്പിച്ചു, ഒരേ സ്ഥാനത്തുനിന്നു തന്നെ നിറയൊഴിച്ചു, ആഹ്ലാദസമയത്ത്, 21 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിൽ മറഡോണ ചെയ്തതുപോലെ കോർണർ പതാകക്കടുത്തേക്ക് ഓടി.<ref name="maradonalike"/> മത്സരത്തിനു ശേഷം പത്രസമ്മേളനത്തിൽ സഹകളിക്കാരനായ [[ഡെക്കോ]] പറഞ്ഞു : "''എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഗോളാണ് അത്.''"<ref>{{cite news |url=http://www.telegraph.co.uk/sport/main.jhtml?xml=/sport/2007/04/20/sfnmes20.xml |title=The greatest goal ever? |last=Lowe |first=Sid |publisher=Daily Telegraph |date=20 April 2007 |accessdate=7 May 2007 |location=London |archive-date=2008-05-13 |archive-url=https://web.archive.org/web/20080513171834/http://www.telegraph.co.uk/sport/main.jhtml?xml=%2Fsport%2F2007%2F04%2F20%2Fsfnmes20.xml |url-status=dead }}</ref> 1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മറഡോണ നേടിയ [[ദൈവത്തിന്റെ കൈ]] എന്ന് പ്രശസ്തമായ ഗോളിനോട് സമാനമായ ഒരു ഗോൾ മെസ്സി [[RCD എസ്പാന്യോൾ|എസ്പാന്യോളിനെതിരെ]] നേടി. മെസ്സി പന്തിനായി കുതിക്കുകയും ഗോളിയായ [[കാർലോസ് കമേനി|കാർലോസ് കമേനിയെ]] കബളിപ്പിച്ച് ആ പന്ത് സ്വന്തം കൈകൊണ്ട് വലയിലേക്ക് തട്ടിയിടുകയുമാണ് ചെയ്തത്.<ref name="Hand of Messi">{{cite news |url=http://www.timesonline.co.uk/tol/sport/football/european_football/article1910271.ece |title=Hand of Messi saves Barcelona |last=Mitten |first=Andy |publisher=Times Online |date=10 June 2007 |accessdate=12 January 2008 |location=London |archive-date=2008-10-13 |archive-url=https://web.archive.org/web/20081013021540/http://www.timesonline.co.uk/tol/sport/football/european_football/article1910271.ece |url-status=dead }}</ref> അത് ശരിയായ ഒരു [[ഹാൻഡ്ബോൾ (ഫുട്ബോൾ)|ഹാൻഡ്ബോൾ]] ആണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നെങ്കിലും ഗോൾ നൽകപ്പെട്ടു.<ref name="Hand of Messi"/> ==== 2007-08 സീസൺ ==== [[പ്രമാണം:Messi 22 Sep 07 v Sevilla.JPG|thumb|കാമ്പ് ന്യൂവിൽ വെച്ച് നടന്ന സെവിയ്യക്കെതിരായ മത്സരത്തിൽ മെസ്സി ബാർസലോണയെ 2-0 എന്ന നിലയിലേക്ക് നയിക്കുന്നു, 2007 സെപ്റ്റംബർ 22|കണ്ണി=Special:FilePath/Messi_22_Sep_07_v_Sevilla.JPG]] 2007-08 സീസണിലെ ആദ്യ ആഴ്ചയിൽ 5 ഗോളുകൾ നേടി മെസ്സി ബാർസലോണയെ ലാ ലിഗയിലെ ആദ്യ നാല് ടീമുകളിലൊന്നാക്കി. സെപ്റ്റംബർ 19 ന് സ്വന്തം മൈതാനത്ത് വെച്ച് നടന്ന [[ഒളിമ്പിക് ലിയോൺ|ലിയോണിനെതിരായ]] മത്സരത്തിൽ മെസ്സിയുടെ ഗോളിന്റെ പിൻബലത്തിൽ ബാർസലോണ 3-0 ന് വിജയിച്ചു.<ref>{{cite news|url=http://soccernet.espn.go.com/report?id=228758&&cc=5739|title=Barcelona 3–0 Lyon: Messi orchestrates win|publisher=ESPN Soccernet|date=19 September 2007|accessdate=27 May 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081230/http://soccernet.espn.go.com/report?id=228758&&cc=5739|url-status=dead}}</ref> സെപ്റ്റംബർ 22 ന് [[FC സെവിയ്യ|സെവിയ്യക്കെതിരായി]] നടന്ന മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി.<ref>{{cite news|url=http://www.soccerway.com/matches/2007/09/22/spain/primera-division/futbol-club-barcelona/sevilla-futbol-club/480859/|title=Barcelona vs. Sevilla|publisher=Soccerway|date= 22 September 2007 |accessdate= 29 May 2009}}</ref> സെപ്റ്റംബർ 26 ന് [[റയൽ സരഗോസ|റയൽ സരഗോസയുമായുള്ള]] മത്സരത്തിലും അദ്ദേഹം 2 ഗോളുകൾ നേടി, ബാർസലോണയുടെ 4-1 വിജയത്തിൽ മുഖ്യ പങ്കാളിയായി.<ref>{{cite news|url=http://barcelona.theoffside.com/injuries/barcelona-4-1-zaragoza-review.html|title=Barcelona 4–1 Zaragoza|author=Isaiah|publisher=The Offside|date=26 September 2007|accessdate=27 May 2009|archive-date=2012-03-11|archive-url=https://web.archive.org/web/20120311091432/http://barcelona.theoffside.com/injuries/barcelona-4-1-zaragoza-review.html|url-status=dead}}</ref> ഫെബ്രുവരി 27 ന് [[വലൻസിയ CF|വലൻസിയക്കെതിരെ]] അദ്ദേഹം ബാർസലോണക്ക് വേണ്ടിയുള്ള തന്റെ 100 ആം മത്സരം കളിച്ചു.<ref>{{cite news|url=http://www.fifa.com/worldfootball/clubfootball/news/newsid=700689.html|title=Xavi late show saves Barca|author=FIFA|publisher=FIFA|date=27 February 2008|accessdate=27 May 2009|archive-date=2014-08-03|archive-url=https://web.archive.org/web/20140803053023/http://www.fifa.com/worldfootball/clubfootball/news/newsid=700689.html|url-status=dead}}</ref> മുന്നേറ്റ വിഭാഗത്തിൽ [[ഫിഫ്പ്രോ ലോക 11|ഫിഫ്പ്രോ ലോക 11 കളിക്കാരൻ പുരസ്കാരത്തിന്]] മെസ്സി നാമനിർദ്ദേശം ചെയ്യപ്പെട്ടു.<ref>{{cite news|url=http://worldx1.fifpro.org/index.php?mod=plink&id=14697|title=FIFPro World XI|publisher=FIFPro|accessdate=30 May 2009|archive-date=2011-10-09|archive-url=https://web.archive.org/web/20111009021258/http://worldx1.fifpro.org/index.php?mod=plink&id=14697|url-status=dead}}</ref> സ്പാനിഷ് പത്രമായ [[ഡിയാരിയോ മാർസ|മാർസയുടെ]] ഓൺലൈൻ പതിപ്പിൽ നടന്ന ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള തിരഞ്ഞെടുപ്പിൽ 77% വോട്ടോടെ മെസ്സി വിജയിച്ചു.<ref>{{cite news|url=http://archivo.marca.com/futbol/2007/messi_kun/handicho.html|title=El fútbol a sus pies|last=Villalobos|first=Fran|publisher=MARCA|language=Spanish|date= 10 April 2007|accessdate= 7 July 2009}}</ref> [[ഫ്രാൻസ് ബെക്കൻബോവർ|ഫ്രാൻസ് ബെക്കൻബോവറുടെ]] അഭിപ്രായത്തെ പിൻപറ്റി, [[ലോക ഫുട്ബോളർ ഓഫ് ദി ഇയർ]] പുരസ്കാരം മെസ്സിക്ക് നൽകണമെന്ന് ബാർസലോണ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്രങ്ങളായ [[എൽ മുണ്ടോ ഡിപോർട്ടീവോ|എൽ മുണ്ടോ ഡിപോർട്ടീവോയുടേയും]] [[സ്പോർട്ട് (പത്രം)|സ്പോർട്ടിന്റേയും]] എഴുത്തുകാർ അഭിപ്രായപ്പെട്ടു.<ref>{{cite news|url=http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idtipusrecurs_PK=7&idnoticia_PK=447107|title=Si Messi sigue trabajando así, será como Maradona y Pelé|last=Fest|first=Leandro|publisher=Sport.es|language=Spanish|accessdate=7 July 2009|archive-date=2008-05-24|archive-url=https://archive.today/20080524062418/http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idtipusrecurs_PK=7&idnoticia_PK=447107|url-status=dead}}</ref> ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് മെസ്സിയെന്ന് [[ഫ്രാൻസെസ്കോ ടോട്ടി]] അഭിപ്രായപ്പെട്ടു.<ref>{{cite news| url=http://archivo.marca.com/edicion/marca/futbol/internacional/es/desarrollo/1063306.html|title=Totti le daría el Balón de Oro a Messi antes que a Kaká|publisher= MARCA |language=Spanish|date= 29 November 2007 |accessdate=7 July 2009}}</ref> മാർച്ച് 4 ന് [[സെൽട്ടിക് FC|സെൽട്ടികിനെതിരായി]] നടന്ന [[യുവേഫ ചാമ്പ്യൻസ് ലീഗ്|ചാമ്പ്യൻസ് ലീഗ്]] മത്സരത്തിൽ ഇടതു തുടയിൽ പേശീവലിവുണ്ടായതിനെത്തുടർന്ന് 6 മാസം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. മൂന്ന് സീസണുകൾക്കുള്ളിൽ ഇത് നാലാം തവണയാണ് ഇത്തരം പരിക്ക് മൂലം മെസ്സിക്ക് കളിക്കാൻ കഴിയാതെ പോകുന്നത്.<ref>{{cite news|url=http://www.cbc.ca/sports/soccer/story/2008/03/05/lionel-messi.html?ref=rss|title=Barcelona's Lionel Messi sidelined with thigh injury|publisher=CBC.ca|date= 5 March 2008 |accessdate= 14 June 2009}}</ref> ==== 2008-09 സീസൺ ==== [[പ്രമാണം:Lionel Messi 31mar2007.jpg|thumb|upright|left|മെസ്സി [[ഡിപോർട്ടീവോ ദെ ലാ കൊരുണ|ഡിപോർട്ടീവോ ലാ കൊരുണക്കെതിരായ]] മത്സരത്തിൽ]] [[റൊണാൾഡീന്യോ|റൊണാൾഡീന്യോയുടെ]] ക്ലബ്ബ് മാറ്റത്തെ തുടർന്ന് അദ്ദേഹത്തിന്റെ 10 ആം നമ്പർ ജേഴ്സി മെസ്സിക്ക് ലഭിച്ചു.<ref>{{cite news|url=http://www.goal.com/en/news/8/main/2008/08/04/803776/messi-inherits-ronaldinhos-no-10-shirt|title=Messi Inherits Ronaldinho's No. 10 Shirt|last=Sica|first=Gregory|publisher=Goal.com|date= 4 August 2008 |accessdate= 2 June 2009}}</ref> 2008 ഒക്ടോബർ 1 ന് [[FC ഷക്തർ ഡൊണെറ്റ്സ്ക്|ഷക്തർ ഡൊണെറ്റ്സ്കിനെതിരായ]] ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ, [[തിയറി ഹെൻട്രി|തിയറി ഹെൻട്രിക്ക്]] പകരമിറങ്ങി, 1-0 ന് പിന്നിൽ നിൽക്കുകയായിരുന്ന ബാർസലോണയെ അവസാന 7 മിനിട്ടുകൾക്കുള്ളിൽ 2 ഗോളുകൾ നേടി 2-1 ജയത്തിലേക്ക് മെസ്സി നയിച്ചു.<ref>{{cite news|url=http://soccernet.espn.go.com/report?id=254681&cc=5739|title=Late Messi brace nicks it|publisher=ESPN Soccernet|date=1 October 2008|accessdate=29 May 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081234/http://soccernet.espn.go.com/report?id=254681&cc=5739|url-status=dead}}</ref> [[അത്‌ലെറ്റിക്കോ മാഡ്രിഡ്|അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരായ]] അടുത്ത മത്സരം മെസ്സിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ [[സെർജിയോ അഗ്യൂറോ|സെർജിയോ അഗ്യൂറോയും]] തമ്മിലുള്ള സൗഹൃദ യുദ്ധമായാണ് പറയപ്പെട്ടത്.<ref>{{cite news|url=http://bleacherreport.com/articles/65327-barcelona-6-1-atletico-madrid-match-report-and-player-ratings|title=Barcelona 6–1 Atletico Madrid| last = Osaghae | first = Efosa |publisher=Bleacher Report|date= 4 October 2008 |accessdate= 31 May 2009}}</ref> ആ മത്സരത്തിൽ മെസ്സി ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴി തെളിക്കുകയും ചെയ്തതിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിനു മേൽ ബാർസ 6-1 വിജയം നേടി.<ref>{{cite news|url=http://soccernet-assets.espn.go.com/report?id=252817&league=ESP.1&cc=5739|title=Goal rush for Barcelona|publisher=ESPN Soccernet|date=4 October 2008|accessdate=31 May 2009|archive-date=2014-08-10|archive-url=https://web.archive.org/web/20140810090950/http://soccernet-assets.espn.go.com/report?id=252817&league=ESP.1&cc=5739|url-status=dead}}</ref> സെവിയ്യക്കെതിരായി നടന്ന മത്സരത്തിൽ മെസ്സി മറ്റ് രണ്ട് ആകർഷകമായ ഗോളുകൾ കൂടി നേടി. അതിൽ ഒരെണ്ണം 23 മീറ്ററുകൾ (25 വാര) അകലെ നിന്ന് അടിച്ചതും മറ്റൊന്ന് ഗോളിയെ കബളിപ്പിച്ച് വിഷമകരമായ ഒരു സ്ഥലത്ത് നിന്നും നേടിയതുമാണ്.<ref>{{cite news|url=http://www.fifa.com/worldfootball/clubfootball/news/newsid=964294.html|title=Messi magical, Real miserable|publisher=FIFA|date=29 November 2008|accessdate=2 June 2009|archive-date=2014-08-03|archive-url=https://web.archive.org/web/20140803210929/http://www.fifa.com/worldfootball/clubfootball/news/newsid=964294.html|url-status=dead}}</ref> 2008 ഡിസംബർ 13 ന് നടന്ന ആ സീസണിലെ ആദ്യ ക്ലാസിക് മത്സരത്തിൽ മെസ്സി ബാർസലോണയുടെ രണ്ടാം ഗോൾ നേടുകയും ബാർസ 2-0 ന് ജയിക്കുകയും ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/7776472.stm|title= Barcelona 2–0 Real Madrid |publisher=BBC Sport|date= 13 December 2008 |accessdate= 29 May 2009}}</ref> 2008 ലെ ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിൽ അദ്ദേഹം 678 പോയന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.<ref name="Gala 2008"/> അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായി ബാർസലോണ 3-1 ന് ജയിച്ച ഒരു [[കോപ്പ ഡെൽ റേയ്]] മത്സരത്തിലാണ് മെസ്സി 2009 ലെ ആദ്യ ഹാട്രിക് നേടിയത്.<ref>{{cite news|url=http://www.shanghaidaily.com/sp/article/2009/200901/20090107/article_387234.htm|title=Messi scores hat trick in Barca's 3–1 win over Atletico|publisher= Shanghai Daily |date= 7 January 2009 |accessdate= 29 May 2009}}</ref> 2009 ഫെബ്രുവരി 1 ന് [[റേസിംഗ് സന്റാൻഡർ|റേസിംഗ് സന്റാൻഡറിനെതിരായ]] മത്സരത്തിൽ 1-0 ന് പിന്നിൽ നിൽക്കുകയായിരുന്ന ബാർസലോണയെ പകുതി സമയത്തിൽ പകരക്കാരനായി ഇറങ്ങി 2 ഗോളുകൾ നേടി 2-1 വിജയത്തിലേക്ക് മെസ്സി നയിച്ചു. അതിലെ രണ്ടാം ഗോൾ ബാർസലോണയുടെ സ്പാനിഷ് ലീഗിലെ 5000 ആമത് ഗോൾ ആയിരുന്നു.<ref>{{cite web | url = http://www.google.com/hostednews/afp/article/ALeqM5iZaLqalXOwOJ2FwjihA3svGql1Mw | title = Supersub Messi fires 5,000-goal Barcelona to comeback victory | publisher = AFP | date = 1 February 2009 | accessdate = 1 February 2009 | archiveurl = https://web.archive.org/web/20090204172913/http://www.google.com/hostednews/afp/article/ALeqM5iZaLqalXOwOJ2FwjihA3svGql1Mw | archivedate = 2009-02-04 | url-status = live }}</ref> ലാ ലിഗയുടേ 28 ആം ഘട്ടത്തിൽ [[മലാഗ CF|മലാഗക്കെതിരെ]] അദ്ദേഹം സീസണിലെ തന്റെ 30 ആം ഗോൾ നേടുകയും അതുവഴി ബാർസലോണയെ 6-0 വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.<ref>{{cite news|url=http://english.aljazeera.net/sport/2009/03/2009322164115611397.html|title=Barcelona hit Malaga for six|publisher=Al Jazeera English|date= 23 March 2009 |accessdate= 2 June 2009}}</ref> 2009 ഏപ്രിൽ 8 ന് [[FC ബയേൺ മ്യൂണിക്ക്|ബയേൺ മ്യൂണിക്കിനെതിരായി]] നടന്ന ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടുകയും ആ പരമ്പരയിൽ 8 ഗോളുകൾ എന്നത് സ്വന്തം നേട്ടങ്ങൾക്കൊപ്പം ചേർക്കുകയും ചെയ്തു.<ref>{{cite news|url=http://www.usatoday.com/sports/soccer/2009-04-09-2372732048_x.htm|title=Barcelona returns to earth with league match|publisher= USA Today |date= 9 April 2009 |accessdate= 7 July 2009|last=Logothetis|first=Paul}}</ref> ഏപ്രിൽ 18 ന് ഗെറ്റാഫെക്കെതിരായ 1-0 ജയത്തിൽ നേടിയ ഗോളിലൂടെ മെസ്സി ലാ ലിഗയിൽ ആ സീസണിൽ 20 ഗോളുകൾ കുറിച്ചു. റയൽ മാഡ്രിഡിനു മുകളിൽ വ്യക്തമായ 6 പോയന്റിന്റെ ലീഡോഡെ ബാർസലോണ ലീഗ് പട്ടികയിൽ തലപ്പത്തെത്തി.<ref>{{cite news|url=http://www.shanghaidaily.com/sp/article/2009/200904/20090419/article_398171.htm|title=Messi leads Barcelona to 1–0 win over Getafe|publisher= Shanghai Daily |date=19 April 2009 |accessdate= 2 June 2009}}</ref> സീസൺ അവസാനിക്കുന്നതിനു മുമ്പായി [[സാന്റിയാഗോ ബെർണാബൂ സ്റ്റേഡിയം|സാന്റിയാഗോ ബെർണാബൂവിൽ]] വെച്ച് റയൽ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ (സീസണിൽ അദ്ദേഹത്തിന്റെ 35 ഉം 36 ഉം ഗോളുകൾ) പ്രകടനത്തിന്റെ പിൻബലത്തിൽ ബാർസലോണ 6-2 ന് വിജയിച്ചു.<ref>{{cite news|url=http://www.guardian.co.uk/football/2009/may/02/la-liga-real-madrid-barcelona|title=Barcelona run riot at Real Madrid and put Chelsea on notice|last=Lowe|first=Sid|publisher= The Guardian |date= 2 May 2009 |accessdate= 31 May 2009 | location=London}}</ref> അത് 1930 ന് ശേഷം റയലിന്റെ ഏറ്റവും കനത്ത പരാജയമായിരുന്നു.<ref>{{cite news|url=http://www.goal.com/en/news/12/spain/2009/05/03/1244468/real-madrid-fan-poll-says-barcelona-loss-is-most-painful-in-club|title=Real Madrid Fan Poll Says Barcelona Loss Is Most Painful In Club History|last=Macdonald|first=Paul|publisher=Goal.com|date= 3 May 2009 |accessdate= 31 May 2009}}</ref> ഓരോ ഗോൾ നേടിയതിനു ശേഷവും അദ്ദേഹം ആരാധകരുടെ അടുത്തേക്ക് ഓടുകയും ''Síndrome X Fràgil'' (Fragile X Syndrome എന്ന രോഗത്തിന്റെ കറ്റാലൻ നാമം) എന്നെഴുതിയ കുപ്പായം ക്യാമറക്ക് മുന്നിൽ കാണിക്കുകയും ചെയ്തു. ആ രോഗത്തിനടിമപ്പെട്ട കുട്ടികളോടുള്ള തന്റെ സഹകരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം അതിലൂടെ.<ref>{{cite news|url=http://www.goal.com/en/news/12/spain/2009/05/02/1242691/what-lionel-messis-t-shirt-at-the-bernabeu-meant|title=What Lionel Messi's T-Shirt At The Bernabeu Meant|publisher=Goal.com|last=Macdonald|first=Ewan|date= 2 May 2009|accessdate= 2 June 2009}}</ref> ചാമ്പ്യൻസ് ലീഗ് സെമി-ഫൈനൽ മത്സരത്തിൽ [[ചെൽസി FC|ചെൽസിക്കെതിരെ]] [[ആന്ദ്രെ ഇനിയെസ്റ്റ]] നേടിയ ഇഞ്ചുറി ടൈം ഗോളിലൂടെ ബാർസലോണയെ ഫൈനലിൽ [[മാഞ്ചസ്റ്റർ യുണൈറ്റഡ് FC|മാഞ്ചസ്റ്റർ യുണൈറ്റഡിനെ]] നേരിടുന്നതിന് പ്രാപ്തരാക്കിയതിൽ മെസ്സിക്കും വലിയൊരു പങ്കുണ്ടായിരുന്നു. മെയ് 13 ന് [[അത്‌ലറ്റിക്കോ ബിൽബാവോ|അത്‌ലറ്റിക്കോ ബിൽബാവോക്കെതിരായി]] നടന്ന കോപ്പ ഡെൽ റേയ് കലാശപ്പോരാട്ടത്തിൽ ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിവെക്കുകയും ചെയ്തതിലൂടെ ബാർസലോണ 4-1 ന് വിജയിക്കുകയും മെസ്സി തന്റെ ആദ്യ കോപ്പ ഡെൽ റേയ് കപ്പ് നേടുകയും ചെയ്തു.<ref>{{cite news|url=http://www.telegraph.co.uk/sport/football/european/5321324/Barcelona-defeat-Athletic-Bilbao-to-win-Copa-del-Rey.html|title=Barcelona defeat Athletic Bilbao to win Copa del Rey|publisher= Daily Telegraph |date= 14 May 2009 |accessdate= 28 May 2009 | location=London}}</ref> മെസ്സിയുടെ മികച്ച പ്രകടനത്തിലൂടെ ബാർസലോണ ലാ ലിഗ കപ്പും നേടി ആ സീസണിൽ ഡബിൾ പൂർത്തിയാക്കി. മെയ് 27 ന് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി 70 ആം മിനിട്ടിൽ നേടിയ ഗോളടക്കം 2 ഗോളിന് ബാർസലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കുകയും കിരീടം കരസ്ഥമാക്കുകയും ചെയ്തു. 9 ഗോളുകളോടെ ചാമ്പ്യൻസ് ലീഗ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി മാറി മെസ്സി. പരമ്പരയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മറ്റാരുമായിരുന്നില്ല.<ref>{{cite news|url=http://www.uefa.com/competitions/ucl/news/kind=1/newsid=833286.html|title=Messi sweeps up goalscoring honours|publisher=uefa.com|date= 27 May 2009 |accessdate=4 June 2009}}</ref> ആ വർഷത്തിൽ തന്നെ [[യുവേഫ ക്ലബ്ബ് ഫുട്ബോൾ പുരസ്കാരം|യുവേഫ ക്ലബ്ബ് ഫോർവേർഡ് ഓഫ് ദ ഇയർ]], [[യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ]] എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.<ref>{{cite news|url=http://www.uefa.com/competitions/supercup/news/kind=1/newsid=877275.html|title=Messi recognised as Europe's finest|publisher=uefa.com|date=27 August 2009 |accessdate= 30 August 2009}}</ref> ആ സീസണിൽ ബാർസലോണ ലാ ലിഗ, കോപ്പ ഡെൽ റേയ്, ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങൾ നേടി.<ref>{{cite news|url=http://www.gulf-daily-news.com/NewsDetails.aspx?storyid=251667|title=Barcelona win treble in style|publisher=Gulf Daily News|date=28 May 2009|accessdate=28 May 2009|archive-date=2015-07-03|archive-url=https://web.archive.org/web/20150703215248/http://www.gulf-daily-news.com/NewsDetails.aspx?storyid=251667|url-status=dead}}</ref> ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ സ്പാനിഷ് ക്ലബ്ബായി ബാർസലോണ മാറി.<ref>{{cite news|url=http://uk.eurosport.yahoo.com/01062009/3/barcelona-eclipse-dream-team-historic-treble.html|title=Barcelona eclipse dream team with historic treble|publisher=UK Eurosport|date=1 June 2009|accessdate=3 June 2009|archive-date=2020-04-07|archive-url=https://web.archive.org/web/20200407083321/https://uk.sports.yahoo.com/|url-status=dead}}</ref> ==== 2009-10 സീസൺ ==== {{ quote box | width = 40% | align = left | quote = "മെസ്സി ഓടുമ്പോൾ അദ്ദേഹം തടുക്കാൻ കഴിയാത്തവനാണ്. അത്രയും കൂടിയ വേഗതയിൽ ദിശ മാറ്റം വരുത്താൻ കഴിവുള്ള ഒരേയൊരു കളിക്കാരൻ മെസ്സിയാണ്."<p>"ചില കാര്യങ്ങളിൽ അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ. അദ്ദേഹം ഒരു പ്ലേസ്റ്റേഷൻ (പോലെ) ആണ്. നമ്മൾക്ക് പറ്റുന്ന ഓരോ തെറ്റുകളും അദ്ദേഹം മുതലെടുക്കും.''</p> | source = [[ആഴ്സൻ വെങ്ങർ]], [[ആഴ്സണൽ FC|ആഴ്സണലിനെതിരെ]] ബാർസലോണ 4-1 ന് ജയിച്ചപ്പോൾ.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/8606391.stm |title=BBC Sport – Football – Arsene Wenger hails Lionel Messi as world's best player |publisher=BBC News |date=7 April 2010 |accessdate=12 April 2010}}</ref><ref name="Unstoppable">{{cite web | url=http://www.mirrorfootball.co.uk/news/Unstoppable-Lionel-Messi-is-like-a-PlayStation-says-Arsenal-boss-Arsene-Wenger-after-Barcelona-Champions-League-masterclass-article383291.html | publisher=Mirrorfootball.co.uk | author=John Cross | title=Unstoppable Lionel Messi is like a PlayStation, says Aresnal boss Arsene Wenger after Barcelona Champions League masterclass | date=6 April 2010 | accessdate=17 April 2010}}</ref> }} [[പ്രമാണം:Lionel Messi Joan Gamper Trophy.jpg|thumb|right|ജൊവാൻ ഗാമ്പർ കപ്പിൽ [[കാമ്പ് ന്യൂ|കാമ്പ് ന്യൂവിൽ]] വെച്ച് ബാർസലോണയും [[മാഞ്ചസ്റ്റർ സിറ്റി FC|മാഞ്ചസ്റ്റർ സിറ്റിയും]] തമ്മിൽ നടന്ന മത്സരത്തിനിടയിൽ]] [[2009 യുവേഫ സൂപ്പർ കപ്പ്]] ജയിച്ചതിനു ശേഷം, താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കളിക്കാരൻ മെസ്സിയാണെന്ന് ബാർസലോണയുടെ മാനേജറായ [[ജൊസെപ് ഗാർഡിയോള]] പറഞ്ഞു.<ref>{{cite news|url=http://www.elmundo.es/elmundodeporte/2009/08/29/futbol/1251499664.html|title= 'Messi es el mejor jugador que veré jamás'|publisher= El Mundo Deportivo |date= 29 August 2009 |accessdate= 29 August 2009 |language=Spanish}}</ref> സെപ്റ്റംബർ 18 ന് മെസ്സി ബാർസലോണയുമായി പുതിയ കരാറിലൊപ്പിട്ടു. 2016 വരെയുള്ള ആ കരാറനുസരിച്ച് അദ്ദേഹത്തിന്റെ വില €250 മില്ല്യണും വാർഷികവരുമാനം €9.5 മില്ല്യണിന് അടുത്തുമായിരുന്നു.<ref>{{cite news|url=http://www.fcbarcelona.com/web/english/noticies/futbol/temporada09-10/09/n090918106811.html|title=Leo Messi extends his stay at Barça|publisher=fcbarcelona.com|date=18 September 2009|accessdate=18 September 2009|archive-date=2011-09-07|archive-url=https://web.archive.org/web/20110907013314/http://www.fcbarcelona.com/web/english/noticies/futbol/temporada09-10/09/n090918106811.html|url-status=dead}}</ref><ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/8184399.stm|title=Messi signs new deal at Barcelona|publisher=BBC Sport|date= 18 September 2009|accessdate= 18 September 2009}}</ref> ഇതോടെ അദ്ദേഹം [[സ്ലാട്ടൻ ഇബ്രാഹിമോവിച്ച്|സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനൊപ്പം]] ലാ ലിഗയിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരമായി മാറി. നാല് ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 22 ന് റേസിംഗ് സന്റാന്ററുമായി ലാ ലിഗയിൽ നടന്ന മത്സരത്തിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിവെക്കുകയും ബാർസലോണ ആ മത്സരം 4-1 ന് സ്വന്തമാക്കുകയും ചെയ്തു.<ref>{{cite news|url=http://soccernet.espn.go.com/news/story?id=678702&sec=europe&cc=5901|title=Messi and Ibrahimovic put Racing to the sword|publisher=ESPN Soccernet|date=22 September 2009|accessdate=23 September 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081351/http://soccernet.espn.go.com/news/story?id=678702&sec=europe&cc=5901|url-status=dead}}</ref> സെപ്റ്റംബർ 29 ന് [[FC ഡൈനാമോ കീവ്|ഡൈനാമോ കീവിനെതിരായ]] മത്സരത്തിൽ അദ്ദേഹം ആ സീസണിലെ തന്റെ ആദ്യ യൂറോപ്യൻ ഗോൾ നേടുകയും ബാർസലോണ 2-0 ന് വിജയിക്കുകയും ചെയ്തു.<ref>{{cite news|url=http://www.goal.com/en/news/1716/champions-league/2009/09/29/1530963/barcelona-2-0-dynamo-kiev-messi-pedro-unlock-stubborn|title=Barcelona 2–0 Dynamo Kiev: Messi & Pedro Unlock Stubborn Ukrainians|publisher=Goal.com|date= 29 September 2009 |accessdate=3 October 2009 |last=Leong|first=KS}}</ref> [[കാമ്പ് ന്യൂ|കാമ്പ് ന്യൂവിൽ]] നടന്ന മത്സരത്തിൽ [[റയൽ സരഗോസ|റയൽ സരഗോസക്കെതിരെ]] ബാർസലോണ 6-1 ന് ജയിച്ച മത്സരത്തിൽ മെസ്സി ഗോൾ നേടുകയും ലാ ലിഗയിലെ തന്റെ സമ്പാദ്യം ഏഴ് മത്സരങ്ങളിൽ നിന്നും ആറ് ഗോളാക്കി ഉയർത്തുകയും ചെയ്തു.<ref>{{cite news|url=http://soccernet.espn.go.com/news/story?id=689856&cc=5739|title=Xavi: All is well at Barca|publisher=ESPN Soccernet|date=26 October 2009|accessdate=28 November 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081409/http://soccernet.espn.go.com/news/story?id=689856&cc=5739|url-status=dead}}</ref><ref>{{cite news|url=http://sportsillustrated.cnn.com/2009/soccer/10/25/spanish.rdp.ap/|title=Barcelona thrashes Zaragoza to go clear at top|publisher=CNN|date=25 October 2009|accessdate=28 November 2009|archive-date=2009-12-31|archive-url=https://web.archive.org/web/20091231144944/http://sportsillustrated.cnn.com/2009/soccer/10/25/spanish.rdp.ap/|url-status=dead}}</ref> 2009 ഡിസംബർ 1 ന് 2009 ലെ [[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ]] ആയി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതെത്തിയ [[ക്രിസ്റ്റ്യാനോ റൊണാൾഡോ|ക്രിസ്റ്റ്യാനോ റൊണാൾഡോയെ]] ചരിത്രത്തിലെ ഏറ്റവും വലിയ വ്യത്യാസത്തിന് (473-233) പിന്നിലാക്കിക്കൊണ്ടാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത്.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/8387679.stm|title=Barcelona forward Lionel Messi wins Ballon d'Or award|publisher=BBC Sport|date= 1 December 2009|accessdate= 1 December 2009}}</ref><ref>{{cite news|url=http://www.abc.net.au/news/stories/2009/12/01/2759069.htm|title=Messi wins prestigious Ballon d'Or award|publisher=ABC Sport|date= 1 December 2009 |accessdate= 10 December 2009}}</ref><ref>{{cite news|url=http://www.independent.co.uk/sport/football/news-and-comment/lionel-messi-a-rare-talent-1831871.html|title=Lionel Messi: A rare talent|publisher=The Independent |date= 1 December 2009 |accessdate= 10 December 2009 | last=Barnett|first=Phil | location=London}}</ref> അതിനു ശേഷം, [[ഫ്രാൻസ് ഫുട്ബോൾ|ഫ്രാൻസ് ഫുട്ബോൾ മാഗസിൻ]], മെസ്സി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തി: "ഞാനിത് എന്റെ കുടുംബത്തിനായി സമർപ്പിക്കുന്നു. എനിക്ക് അവരെ വേണ്ടപ്പോഴെല്ലാം അവരുടെ സാന്നിധ്യം എന്നോടൊപ്പമുണ്ടായിരുന്നു."<ref>{{cite news|url=http://soccernet.espn.go.com/news/story?id=706306&sec=europe&cc=5739|title=Messi takes Ballon d'Or|publisher=ESPN Soccernet|date=1 December 2009|accessdate=10 December 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081427/http://soccernet.espn.go.com/news/story?id=706306&sec=europe&cc=5739|url-status=dead}}</ref> [[പ്രമാണം:Messi vs Atlante.JPG|200px|thumb|left|മെസ്സി [[2009 ഫിഫ ക്ലബ്ബ് ലോകകപ്പ്|2009 ഫിഫ ക്ലബ്ബ് ലോകകപ്പിൽ]]]] ഡിസംബർ 19 ന് [[2009 ഫിഫ ക്ലബ്ബ് ലോകകപ്പ്|2009 ഫിഫ ക്ലബ്ബ് ലോകകപ്പിൽ]] [[എസ്റ്റുഡിനേറ്റ്സ് ദെ ലാ പ്ലാറ്റാ|എസ്റ്റുഡിനേറ്റ്സുമായി]] [[അബു ദാബി|അബു ദാബിയിൽ]] നടന്ന കലാശപ്പോരാട്ടത്തിൽ മെസ്സിയാണ് ബാഴ്സലോണയുടെ വിജയഗോൾ കുറിച്ചത്. ആ വർഷത്തിൽ ക്ലബ്ബിന്റെ ആറാമത് കിരീടമായിരുന്നു അത്.<ref>{{cite web|url=http://soccernet.espn.go.com/report?id=285375&cc=5739&league=FIFA.CWC|title=Messi seals number six|date=19 December 2009|publisher=ESPN Soccernet|accessdate=21 December 2009|archive-date=2012-10-20|archive-url=https://web.archive.org/web/20121020091844/http://soccernet.espn.go.com/report?id=285375&league=FIFA.CWC&cc=5739|url-status=dead}}</ref> രണ്ട് ദിവസത്തിനു ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോയേയും [[സാവി|സാവിയേയും]] [[കക്കാ|കക്കായേയും]] [[ആന്ദ്രേ ഇനിയേസ്റ്റ|ആന്ദ്രേ ഇനിയേസ്റ്റയേയും]] പിന്നിലാക്കിക്കൊണ്ട് [[ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ]] പുരസ്കാരം മെസ്സി കരസ്ഥമാക്കി. ആദ്യമായായിരുന്നു മെസ്സി ഈ പുരസ്കാരം കരസ്ഥമാക്കിയത്. ഇതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരനായി മെസ്സി മാറി.<ref>{{cite news|url=http://soccernet.espn.go.com/news/story?id=716683&sec=world&cc=5901|title=FC Barcelona's Messi wins World Player of the Year|date=21 December 2009|publisher=ESPN Soccernet|accessdate=22 December 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081437/http://soccernet.espn.go.com/news/story?id=716683&sec=world&cc=5901|url-status=dead}}</ref> 2010 ജനുവരി 10ന് [[സി ഡി ടെനറിഫ്|സി ഡി ടെനറിഫുമായി]] നടന്ന മത്സരത്തിൽ മെസ്സി 2010 ലേയും ആ സീസണിലേയും തന്റെ ആദ്യ ഹാട്രിക് നേടി. ആ മത്സരത്തിൽ അവർ 0-5 ന് വിജയിച്ചു.<ref>{{cite web|url=http://www.goal.com/en/news/12/spain/2010/01/10/1737345/tenerife-0-5-barcelona-messi-masterclass-sees-barca-back-on|title=Tenerife 0–5 Barcelona: Messi Masterclass Sees Barca Back On Top|date= 10 January 2010 |publisher=Goal.com|accessdate=11 January 2010}}</ref> ജനുവരി 17ന് [[സെവിയ്യ FC|സെവിയ്യക്കെതിരെ]] 4-0 ന് ജയിച്ച മത്സരത്തിൽ ക്ലബ്ബിനു വേണ്ടി തന്റെ 100 ആമത് ഗോൾ കണ്ടെത്താനും മെസ്സിക്ക് കഴിഞ്ഞു.<ref>{{cite web|url=http://www.fcbarcelona.com/web/catala/noticies/futbol/temporada09-10/01/n100117108826.html|title=Messi 101: el golejador centenari més jove|date= 17 January 2010|publisher=fcbarcelona.cat|accessdate=17 January 2010 |language=Catalan|last=Bogunyà|first=Roger}}</ref> അതിനുശേഷം നടന്ന 5 മത്സരങ്ങളിൽ നിന്നായി മെസ്സി 11 ഗോളുകൾ നേടി. [[FC മലാഗ|മലാഗക്കെതിരെ]] 2-1 ന് ജയിച്ച മത്സരത്തിൽ 84 ആം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്.<ref>{{cite web | url = http://www.dnaindia.com/sport/report_barcelona-back-on-top-after-2-1-win-over-malaga_1353554 | title = Barcelona back on top after 2–1 win over Malaga | publisher=DNA India | date = 28 February 2010 | accessdate =8 November 2010}}</ref> [[UD അൽമേരിയ|അൽമേരിയക്കെതിരെ]] നടന്ന മത്സരം 2-2 ന് സമനിലയിൽ അവസാനിച്ചു. ആ മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി.<ref>{{cite web | url = http://www.goal.com/en/news/12/spain/2010/03/06/1820719/almeria-2-2-barcelona-blaugrana-drop-more-points-at-la-liga | title =Almeria 2–2 Barcelona: Blaugrana Drop More Points At La Liga Summit | publisher=goal.com | date = 6 March 210 | accessdate =8 November 2010}}</ref> ആ ആഴ്ചയിൽ മെസ്സി എട്ട് ഗോളുകൾ നേടിക്കൊണ്ട് തന്റെ ജൈത്രയാത്ര തുടർന്നു. [[വലൻസിയ CF|വലൻസിയക്കെതിരായി]] നടന്ന ഹോം മത്സരത്തിൽ ഹാട്രിക്ക് നേടിക്കൊണ്ടായിരുന്നു തുടക്കം. ആ മത്സരത്തിൽ ബാഴ്സ 3-0 ന് ജയിച്ചു.<ref>{{cite news | url = http://sports.sportsillustrated.cnn.com/sud/story.asp?i=20100314202145360000101&ref=hea&tm=&src=LASOC | title = Messi hat-trick as Barcelona beats Valencia 3–0 | publisher = si.com | date = 14 March 2010 | first = Guy | last = Hedgecoe | accessdate = 8 November 2010 | archive-date = 2011-07-21 | archive-url = https://web.archive.org/web/20110721125030/http://sports.sportsillustrated.cnn.com/sud/story.asp?i=20100314202145360000101&ref=hea&tm=&src=LASOC | url-status = dead }}</ref> അതിനുശേഷം [[സ്റ്റുട്ട്ഗർട്ട്|സ്റ്റുട്ട്ഗർട്ടുമായി]] 4-0 ന് ജയിച്ച മത്സരത്തിൽ രണ്ട് ഗോളുകളായിരുന്നു മെസ്സിയുടെ സമ്പാദ്യം. ആ വിജയം [[2009-10 യുവേഫ ചാമ്പ്യൻസ് ലീഗ്|ചാമ്പ്യൻസ് ലീഗ്]] ക്വാർട്ടർ ഫൈനലിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കി.<ref>{{cite news|title = Messi inspires Barca|url = http://soccernet.espn.go.com/report?id=285582&cc=3888|date = 18 March 2010|accessdate = 18 March 2010|archive-date = 2012-10-24|archive-url = https://web.archive.org/web/20121024081446/http://soccernet.espn.go.com/report?id=285582&cc=3888|url-status = dead}}</ref> സ്പാനിഷ് ലീഗിൽ [[റയൽ സരഗോസ|സരഗോസക്കെതിരായി]] നടന്ന അടുത്ത മത്സരത്തിൽ മെസ്സി ഒരിക്കൽ കൂടി ഹാട്രിക്ക് നേടി. ആ മത്സരം ബാഴ്സ 4-2 ന് സ്വന്തമാക്കി.<ref>{{cite news|title = Real Zaragoza 2 – 4 Barcelona|url = http://www.guardian.co.uk/football/2010/mar/21/lionel-messi-arsenal-hat-trick|work=The Guardian |location=UK |date = 21 March 2010|accessdate =22 March 2010|last=Steinberg|first=Jacob }}</ref> ഇതോടെ സ്പാനിഷ് ലീഗിൽ അടുത്തടുത്ത മത്സരങ്ങളിൽ ഹാട്രിക്ക് നേടുന്ന ആദ്യത്തെ ബാഴ്സലോണ കളിക്കാരനായി മാറാനും മെസ്സിക്ക് കഴിഞ്ഞു.<ref>{{cite news|title = Nadie marcó dos ‘hat trick’ seguidos|url = http://www.sport.es/es/?idpublicacio_PK=44&idioma=CAS&idtipusrecurs_PK=7&idnoticia_PK=698276|date = 23 March 2010|accessdate =23 March 2010|language=Spanish}}</ref> 2010 മാർച്ച് 24 ന് [[CA ഒസാസുന|ഒസാസുനക്കെതിരെ]] നടന്ന മത്സരം ബാഴ്സലോണക്ക് വേണ്ടി അദ്ദേഹത്തിന്റെ 200 ആം മത്സരമായിരുന്നു.<ref>{{cite web | url = http://www.uefa.com/uefachampionsleague/news/newsid=1475100.html | title = Match facts: Barcelona v Inter | publisher=UEFA.com | date = 25 April 2010 | accessdate =8 November 2010}}</ref> 2010 ഏപ്രിൽ 6 ന് [[ആഴ്സണൽ FC|ആഴ്സണലിനെതിരായി]] നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ (ബാഴ്സയുടെ ഹോം മത്സരമായിരുന്നു) ബാഴ്സ 4-1 ന് ജയിച്ചപ്പോൾ അതിൽ 4 ഗോളും നേടിയത് മെസ്സിയായിരുന്നു. ഒരു മത്സരത്തിൽ തന്നെ 4 ഗോളുകൾ നേടുന്നത് മെസ്സിയുടെ കരിയറിൽ ആദ്യത്തെ സംഭവമായിരുന്നു.<ref>{{cite news | url = http://www.usatoday.com/sports/soccer/2010-04-06-985993008_x.htm | title = Messi scores four as Barcelona beats Arsenal 4–1 |work=USA Today | date = 6 April 2010 | accessdate =8 November 2010 | first = Paul | last = Logothetis}}</ref><ref>{{cite news | url = http://timesofindia.indiatimes.com/sports/football/top-stories/Wenger-salutes-genius-Messi-after-Barcelona-downs-Arsenal-4-1/articleshow/5769906.cms | title = Wenger salutes genius Messi after Barcelona down Arsenal 4–1] | publisher = India Times | date = 6 April 2010 | accessdate = 8 November 2010 | archiveurl = https://web.archive.org/web/20100410213756/http://timesofindia.indiatimes.com/sports/football/top-stories/Wenger-salutes-genius-Messi-after-Barcelona-downs-Arsenal-4-1/articleshow/5769906.cms | archivedate = 2010-04-10 | url-status = dead }}</ref><ref>{{cite web | url = http://www.ndtv.com/news/sports/messi-scores-4-goals-to-lead-barca-over-arsenal-19363.php | title = Messi scores 4 goals to lead Barca over Arsenal | publisher=NDTV | date = 7 April 2010 | accessdate =8 November 2010}}</ref> ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ [[റിവാൾഡോ|റിവാൾഡോയെ]] മറികടക്കാൻ ഈ മത്സരത്തിലൂടെ മെസ്സിക്കായി.<ref>{{cite news|url=http://news.bbc.co.uk/sport2/hi/football/europe/8602344.stm|title=Barcelona 4–1 Arsenal|date=6 April 2010|publisher=BBC Sport |first=Stuart|last=Roach|accessdate=6 April 2010}}</ref> ഏപ്രിൽ 10 ന് ചിരവൈരികളായ [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡുമായി]] അവരുടെ മൈതാനത്ത് വെച്ച് നടന്ന ക്ലാസ്സിക്ക് പോരാട്ടത്തിൽ (എൽ ക്ലാസിക്കോ), ബാഴ്സ 2-0 ന് ജയിച്ചപ്പോൾ അവരുടെ ആദ്യ ഗോൾ മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു. ആ സീസണിലെ അദ്ദേഹത്തിന്റെ 40 ആം ഗോളായിരുന്നു അത്.<ref>{{cite news|last=Sinnott |first=John |url=http://news.bbc.co.uk/sport2/hi/football/europe/8608571.stm |title=BBC Sport – Football – Barcelona secure crucial win over rivals Real Madrid |publisher=BBC News |date= 10 April 2010|accessdate=12 April 2010}}</ref> മെയ് 1 ന് [[വിയ്യാറയൽ CF|വിയ്യാറയലിനെതിരെ]] അവരുടെ തട്ടകത്തിൽ നേടിയ 4-1 വിജയത്തിൽ രണ്ട് ഗോളുകൾ മെസ്സിയുടെ വകയായിരുന്നു.<ref>{{cite news|url=http://www.guardian.co.uk/football/feedarticle/9056944 |title=Messi double puts Barcelona back on track |work=Guardian |location=UK |date= 21 April 2008|accessdate =2 June 2010 }}</ref> വെറും 3 ദിവസങ്ങൾക്ക് ശേഷം, മെയ് 4 ന്, [[CD ടെനെറിഫ്|ടെനെറിഫിനെതിരായ]] ഹോം മത്സരത്തിൽ നേടിയ 4-1 വിജയത്തിൽ 2 ഗോളുകൾ മെസ്സി നേടി.<ref>{{cite web|author=Spain |url=http://www.goal.com/en/news/12/spain/2010/05/04/1908655/barcelona-4-1-tenerife-blaugrana-go-four-points-clear-of |title=Barcelona 4–1 Tenerife: Blaugrana Go Four Points Clear Of Real Madrid With Home Win |publisher=Goal.com | date= 4 May 2010 | accessdate =2 June 2010}}</ref> മെയ് 8 ന് [[സെവിയ്യ FC|സെവിയ്യക്കെതിരായ]] എവേ മത്സരത്തിലെ വിജയത്തിൽ ലാ ലിഗയിൽ സീസണിൽ തന്റെ 32 ആമത് ഗോൾ കണ്ടെത്താൻ മെസ്സിക്കായി.<ref>{{cite news|author=Reuters |url=http://www.guardian.co.uk/football/2010/may/09/barcelona-sevilla-la-liga |title=Barcelona survive late Sevilla scare to edge closer to La Liga title |work=Guardian |location=UK |date= 9 May 2010|accessdate =2 June 2010 }}</ref> [[വല്ലാഡോയിഡ്|വല്ലാഡോയിഡുമായി]] നടന്ന അവസാന മത്സരത്തിൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടുക വഴി [[1996-97 ലാ ലിഗ|1996-97]] ൽ [[റൊണാൾഡോ]] സ്ഥാപിച്ച 34 ഗോളിന്റെ ക്ലബ്ബ് റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു.<ref>{{cite web|author=Spain |url=http://www.goal.com/en/news/12/spain/2010/05/04/1907680/barcelona-striker-lionel-messi-could-equal-ronaldos-34-goal-haul- |title=Barcelona Striker Lionel Messi Could Equal Ronaldo's 34 Goal Haul In Primera Liga |publisher=Goal.com | date = 4 May 2010 | accessdate =2 June 2010}}</ref><ref>{{cite web|url=http://bleacherreport.com/articles/378308-messi-chases-ronaldos-goal-record |title=Lionel Messi Chases Ronaldo's Goal Record |publisher=Bleacher Report | date = 14 April 2010 | accessdate =2 June 2010}}</ref> [[ടെൽമോ സറ]] സ്ഥാപിച്ച എക്കാലത്തേയും റെക്കോർഡിന് 4 ഗോളുകൾ മാത്രം പിന്നിലായി സീസൺ അവസാനിപ്പിക്കാനും മെസ്സിക്കായി.<ref>{{cite web |url=http://berita8.com/news.php?cat=20&id=22250 |title=Messi Peroleh Gelar El Pichichi Dan Sepatu Emas |publisher=berita8.com |date=17 May 2010 |accessdate=2 June 2010 |archive-date=2011-07-07 |archive-url=https://web.archive.org/web/20110707224237/http://www.berita8.com/news.php?cat=20&id=22250 |url-status=dead }}</ref> 2010 ജൂൺ 3 ന് തുടർച്ചയായ രണ്ടാം വർഷവും [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|പ്ലെയർ ഓഫ് ദി ഇയർ]] പുരസ്കാരം മെസ്സിക്ക് ലഭിച്ചു.<ref>{{cite web|url=http://www.marca.com/2010/06/03/futbol/equipos/barcelona/1275550866.html |title=Messi se corona como el mejor jugador de la Liga |publisher=marca.com | date = 3 June 2010 |accessdate =3 June 2010}}</ref> ==== 2010-11 സീസൺ ==== ആദ്യ പാദ മത്സരത്തിൽ 1-3 ന് തോറ്റതിനുശേഷം 2010 ഓഗസ്റ്റ് 21 ന് [[2010 സ്പാനിഷ് സൂപ്പർ കപ്പ്|സ്പാനിഷ് സൂപ്പർ കപ്പിൽ]] [[സെവിയ്യ FC|സെവിയ്യക്കെതിരെ]] 4-0 ന് ജയിച്ച മത്സരത്തിൽ മെസ്സി ഹാട്രിക്ക് നേടി ആ സീസണിനു തുടക്കം കുറിക്കുകയും ബാഴ്സക്ക് ആ സീസണിലെ ആദ്യ കപ്പ് സമ്മാനിക്കുകയും ചെയ്തു.<ref>{{cite web | url = http://www.goal.com/en/match/45971/barcelona-vs-sevilla/report Barcelona 4–0 | title = Sevilla: Brilliant Blaugrana Outclass Rojiblancos To Lift Supercopa | publisher=Goal.com | date = 22 August 2010 | accessdate =22 August 2010}}</ref> 2010 ഓഗസ്റ്റ് 29 ന് [[റേസിംഗ് സന്റാൻഡർ|റേസിംഗ് സന്റാൻഡറുമായി]] നടന്ന ആദ്യ മത്സരത്തിൽ വെറും 3 മിനിട്ടുകൾക്കുള്ളിൽ ഗോൾ നേടി തന്റെ പുതിയ ലീഗ് സീസണിനു തുടക്കം കുറിക്കുകയും ചെയ്തു മെസ്സി. [[യുവേഫ ചാമ്പ്യൻസ് ലീഗ്]] ഗ്രൂപ്പ് ഘട്ട മത്സരത്തിൽ [[പനതിനായിക്കോസ്|പനതിനായിക്കോസിനെതിരായ]] മത്സരത്തിലും മെസ്സി തന്റെ മികവ് പ്രദർശിപ്പിച്ചു. ആ മത്സരത്തിൽ അദ്ദേഹം 2 ഗോളുകൾ നേടുകയും 2 ഗോളിന് വഴിവെക്കുകയും (Assist) രണ്ട് വിവിധ അവസരങ്ങളിലെ ഷോട്ടുകൾ ഗോൾപോസ്റ്റിൽ തട്ടുകയും ചെയ്തു. 2010 സെപ്റ്റംബർ 19 ന് [[വിസെന്റെ കാൽഡെറോൺ സ്റ്റേഡിയം|വിസെന്റെ കാൽഡെറോൺ സ്റ്റേഡിയത്തിൽ]] വെച്ച് [[അത്‌ലെറ്റിക്കോ മാഡ്രിഡ്|അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരായി]] നടന്ന മത്സരത്തിൽ 92 ആം മിനിട്ടിൽ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധനിരക്കാരനായ [[തോമാസ് ഉജ്ഫാലുസി|തോമാസ് ഉജ്ഫാലുസിയുടെ]] അപകടകരമായ ഒരു തടയൽ മെസ്സിയുടെ കണങ്കാലിന് പരിക്കേല്പിച്ചു. ആ പരിക്കിൽ മെസ്സിയുടെ കണങ്കാലിൽ ഒടിവ് പറ്റിയിട്ടുണ്ടാകുമെന്നും ഏകദേശം 6 മാസത്തോളം കളിക്കളത്തിൽ നിന്നും താരത്തിന് മാറി നിൽക്കേണ്ടി വരുമെന്നുമായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ബാഴ്സലോണയിൽ വെച്ച് MRI പരിശോധന നടത്തിയപ്പോൾ വലതു കണങ്കാലിന്റെ അകത്തേയും പുറത്തേയും സ്നായുക്കളിൽ ഒരു വലിവ് അനുഭവപ്പെടുന്നതായി കണ്ടു.<ref>{{cite web|url=http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113021.html|title=Messi injured|publisher=FCBarcelona.cat|date=20 September 2010|accessdate=22 September 2010|archive-date=2011-08-19|archive-url=https://web.archive.org/web/20110819191725/http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113021.html|url-status=dead}}</ref> കളിയുടെ വീഡിയോ കണ്ടതിനു ശേഷം സഹകളിക്കാരനായ [[ഡേവിഡ് വിയ്യ]] പറഞ്ഞു: "മെസ്സിക്കെതിരായ ടാക്കിൾ മാരകമായിരുന്നു", അദ്ദേഹം ഇതും കൂട്ടിച്ചേർത്തു, "എന്നാലത് പരിക്കേല്പിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി ആയിരുന്നില്ല".<ref>{{cite web|url=http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113025.html|title=Villa on Messi's injury|publisher=FCBarcelona.cat|date=20 September 2010|accessdate=22 September 2010|archive-date=2011-09-02|archive-url=https://web.archive.org/web/20110902035511/http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113025.html|url-status=dead}}</ref> ഈ സംഭവം വളരെയധികം മാധ്യമശ്രദ്ധ നേടുകയും എല്ലാ കളിക്കാരേയും ഒരേ തോതിൽ സംരക്ഷിക്കുക എന്ന വിഷയത്തിൽ ഒരു സംവാദം ഫുട്ബോൾ ലോകത്ത് അരങ്ങേറുകയും ചെയ്തു. പരിക്കിൽ നിന്ന് മുക്തനായ ശേഷം [[RCD മയോർക്ക|മയോർക്കയുമായി]] സമനിലയിൽ (1-1) അവസാനിച്ച മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടി. അതിനുശേഷം [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിൽ]] [[FC കോപ്പൻഹേഗൻ|കോപ്പൻഹേഗനുമായി]] ബാഴ്സലോണയുടെ മൈതാനത്ത് വെച്ച് 2-0 ന് ജയിച്ച മത്സരത്തിലും മെസ്സി ഇരട്ടഗോൾ നേടി.<ref>{{cite web | url = http://www.goal.com/es-la/match/50397/barcelona-vs-copenhague/report Barcelona 2–0 | title = Champions: Messi pone al Barcelona como líder de su grupo (2–0) | publisher=Goal.com | date = 20 October 2010 | accessdate =20 October 2010}}</ref> സരഗോസക്കെതിരേയും സെവിയ്യക്കെതിരെയും ഇരട്ടഗോളുകൾ നേടി മെസ്സി തന്റെ ഫോം തുടർന്നു. ആവേശകരമായ ഒക്ടോബറിനു ശേഷം നവംബറിൽ കോപ്പൻഹേഗനുമായി 1-1 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഗോൾ നേടിയാണ് അദ്ദേഹം തുടങ്ങിയത്. അതു പോലെ [[ഗെറ്റാഫെ CF|ഗെറ്റാഫെക്കതിരായി]] അവരുടെ തട്ടകത്തിൽ 3-1 ന് ജയിച്ച മത്സരത്തിലും അദ്ദേഹം ഗോൾ നേടി. മാത്രമല്ല, സഹകളിക്കാരായ [[ഡേവിഡ് വിയ്യ]], [[പെഡ്രോ റോഡ്രിഗസ്]] എന്നിവരുടെ ഗോളിന് വഴിവെക്കുകയും ചെയ്തു.<ref>{{cite web | url = http://www.goal.com/es-la/match/47782/getafe-vs-barcelona/report | title = Liga BBVA: Un gol de Messi encarriló el camino a la victoria para los azulgrana en el Coliseo | publisher=Goal.com | date = 7 November 2010 | accessdate =7 November 2010}}</ref> [[വിയ്യാറയൽ CF|വിയ്യാറയലിനെതിരായ]] മത്സരത്തിൽ പെഡ്രോയുമായി ചേർന്ന് മെസ്സി നേടിയ ഗോൾ ടീമിന് 2-1 ന്റെ മുൻതൂക്കം സമ്മാനിച്ചു. അദ്ദേഹം ഒരു ഗോൾ കൂടി നേടുകയും ബാഴ്സ 3-1 ന് മത്സരം സ്വന്തമാക്കുകയും ചെയ്തു. തുടർച്ചയായ 7 ആം മത്സരത്തിലായിരുന്നു മെസ്സി ഗോൾ കണ്ടെത്തുന്നത്. സ്വന്തം റെക്കോർഡായ 6 മത്സരത്തിൽ ഗോൾ നേടുക എന്നതായിരുന്നു മെസ്സി തിരുത്തിക്കുറിച്ചത്. ആ രണ്ട് ഗോളുകളിലെ ആദ്യ ഗോൾ നേടിയതോടെ ഒരു കലണ്ടർ വർഷത്തിൽ (2010) 50 ഗോൾ നേടുകയെന്ന നേട്ടം അദ്ദേഹത്തിന് ലഭിച്ചു. അടുത്ത ഗോൾ കൂടി നേടിയതോടെ ബാഴ്സലോണക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന താരവുമായി മാറി മെസ്സി. [[UD അൽമേരിയ|അൽമേരിയക്കെതിരായ]] മത്സരത്തിൽ അദ്ദേഹം സീസണിലെ തന്റെ രണ്ടാം ഹാട്രിക്ക് നേടി. ആ മത്സരത്തിൽ അവർ 8-0 എന്ന മികച്ച എവേ വിജയം നേടി. ഹാട്രിക്കിലെ രണ്ടാം ഗോൾ സ്പാനിഷ് ലീഗിലെ മെസ്സിയുടെ 100 ആം ഗോൾ ആയിരുന്നു.<ref>{{cite web | url = http://www.entradasfcbarcelona.com/?p=3389 | title = Jornada 12 – UD Almería 0–8 FC Barcelona | publisher = www.entradasfcbarcelona.com | date = 20 November 2010 | accessdate = 22 November 2010 | archive-date = 2011-07-10 | archive-url = https://web.archive.org/web/20110710194136/http://www.entradasfcbarcelona.com/?p=3389 | url-status = dead }}</ref> [[പനത്തിനായിക്കോസ്|പനത്തിനായിക്കോസിനെതിരായ]] മത്സരത്തിലും ഗോൾ നേടിയതോടെ തുടർച്ചയായ 9 മത്സരങ്ങളിൽ (ബ്രസീലിനെതിരായ ഒരു സൗഹൃദമത്സരം ഉൾപ്പെടെ 10 മത്സരങ്ങളിൽ) ഗോൾ നേടുന്ന കളിക്കാരനായി മെസ്സി മാറി. ആ മത്സരത്തിൽ ബാഴ്സ 3-0 ന് ജയിച്ചു.<ref>{{cite web | url = http://www.sport.es/es/noticias/barca/20101124/barca-pasa-octavos-ahora-por-madrid/762165.shtml | title = El Barça pasa a octavos... ¡y ahora, a por el Madrid! | publisher = www.sport.es | date = 24 November 2010 | accessdate = 24 November 2010 | archive-date = 2015-12-10 | archive-url = https://web.archive.org/web/20151210195327/http://www.sport.es/es/noticias/barca/20101124/barca-pasa-octavos-ahora-por-madrid/762165.shtml | url-status = dead }}</ref> [[പ്രമാണം:RMDvsBAR UCL SF 1.jpg|thumb|300px|upright|മെസ്സി ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡിനെതിരെ]]]] നവംബർ 29 ന് ''എൽ ക്ലാസിക്കോ''യിൽ മെസ്സിയുടെ തുടർച്ചയായ ഗോൾ സ്കോറിംഗ് അവസാനിച്ചു. എന്നിരുന്നാലും ബാഴ്സ ആ മത്സരം 5-0 ന് സ്വന്തമാക്കി. ആ മത്സരത്തിൽ മെസ്സി, വിയ്യയുടെ രണ്ട് ഗോളുകൾക്ക് വഴിവെച്ചു.<ref>{{cite web | url = http://www.sport.es/es/?idpublicacio_PK=44&idioma=CAS&idnoticia_PK=731648&idseccio_PK=1402 | title = El Barça humilla al Madrid con otra 'manita' histórica | publisher=www.sport.es | date = 29 November 2010 | accessdate =29 November 2010}}</ref> [[CA ഒസാസുന|ഒസാസുനക്കെതിരെ]] നടന്ന അടുത്ത മത്സരത്തിൽ അദ്ദേഹം ഇരട്ടഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.<ref>{{cite web | url = http://www.sport.es/es/noticias/barca/20101204/barca-sin-bajar-del-autocar/818439.shtml | title = El Barça, sin bajar del autocar | publisher = www.sport.es | date = 4 December 2010 | accessdate = 4 December 2010 | archive-date = 2016-02-14 | archive-url = https://web.archive.org/web/20160214005953/http://www.sport.es/es/noticias/barca/20101204/barca-sin-bajar-del-autocar/818439.shtml | url-status = dead }}</ref> അതിന്റെ തുടർച്ചയായി [[റയൽ സോസിഡാഡ്|റയൽ സോസിഡാഡിനെതിരേയും]] മെസ്സി ഇരട്ടഗോൾ നേടി.<ref>{{cite web | url = http://www.sport.es/es/noticias/barca/20101212/manita-manita-por-liga/856966.shtml | title = De manita en manita se va a por la Liga | publisher = www.sport.es | date = 12 December 2010 | accessdate = 12 December 2010 | archive-date = 2012-03-14 | archive-url = https://web.archive.org/web/20120314030018/http://www.sport.es/es/noticias/barca/20101212/manita-manita-por-liga/856966.shtml | url-status = dead }}</ref> [[എൽ ഡെർബി|എൽ ഡെർബിയിൽ]] ബാഴ്സ 1-5 ന് ജയിച്ചു. ആ മത്സരത്തിൽ മെസ്സി, പെഡ്രോക്കും വിയ്യക്കും ഓരോ ഗോൾ വീതം നേടാൻ വഴിയൊരുക്കുകയും ചെയ്തു.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=733024&idseccio_PK=803&h= | title = Messi, 17 goles y 9 asistencias | publisher = www.sport.es | date = 19 December 2010 | accessdate = 19 December 2010 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> 2011 ലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ [[ഡിപോർട്ടീവൊ ലാ കൊരുണ|ഡിപോർട്ടീവൊ ലാ കൊരുണക്കെതിരെ]] നടന്ന എവേ മത്സരത്തിൽ ഫ്രീകിക്കിൽ നിന്നായിരുന്നു. ആ മത്സരത്തിൽ മെസ്സി ഒരിക്കൽക്കൂടി പെഡ്രോയേയും വിയ്യയേയും ഗോൾ നേടാൻ സഹായിച്ചു. ആ മത്സരത്തിൽ ബാഴ്സലോണ 4-0 ന് ജയിച്ചു.<ref>{{cite web | url = http://www.sport.es/es/noticias/barca/20110108/otro-recital-campeon/795426.shtml | title = Otro recital de campeón | publisher = www.sport.es | date = 8 January 2011 | accessdate = 9 January 2011 | archive-date = 2016-02-14 | archive-url = https://web.archive.org/web/20160214182553/http://www.sport.es/es/noticias/barca/20110108/otro-recital-campeon/795426.shtml | url-status = dead }}</ref> ബാഴ്സലോണയിലെ സഹകളിക്കാരായ [[സാവി|സാവിയേയും]] [[ആന്ദ്രേ ഇനിയേസ്റ്റ|ഇനിയേസ്റ്റയേയും]] പിന്നിലാക്കി 2010 ലെ ഫിഫയുടെ [[2010 ഫിഫ സ്വർണ്ണപ്പന്ത്|സ്വർണ്ണപ്പന്ത്]] മെസ്സി സ്വന്തമാക്കി.<ref>{{cite web | url = http://www.fifa.com/ballondor/news/newsid=1360028/index.html | title = Lionel Messi wins the first FIFA Ballon d'Or | date = 10 January 2011 | accessdate = 10 January 2011 | archive-date = 2011-08-29 | archive-url = https://web.archive.org/web/20110829030351/http://www.fifa.com/ballondor/news/newsid=1360028/index.html | url-status = dead }}</ref> തുടർച്ചയായ നാലാം വർഷമാണ് മെസ്സി ഈ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്.<ref>{{cite news|url=http://news.bbc.co.uk/sport2/hi/football/9356019.stm|title=Argentina's Lionel Messi wins Fifa Ballon d'Or award |date=10 January 2011 |accessdate=10 January 2011|work=BBC News }}</ref> പുരസ്കാരം ലഭിച്ചതിന്റെ രണ്ടാം ദിവസം [[റയൽ ബെറ്റിസ്|റയൽ ബെറ്റിസുമായി]] നടന്ന മത്സരത്തിൽ മെസ്സി 2011 ലെ ആദ്യത്തേയും സീസണിലെ മൂന്നാമത്തേയും ഹാട്രിക്ക് നേടി.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=734569&idseccio_PK=803 | title = 'Manita' de oro | date = 12 January 2011 | accessdate = 13 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> [[റേസിംഗ് സന്റാന്റർ|റേസിംഗ് സന്റാന്ററിനെതിരെ]] പെനാൽട്ടിയിലൂടെ ഗോൾ നേടിക്കൊണ്ടാണ് ലീഗിന്റെ രണ്ടാം റൗണ്ടിന് മെസ്സി തുടക്കമിട്ടത്.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=735280&idseccio_PK=803 | title = El Barça golea al Racing y mete más presión al Madrid | date = 22 January 2011 | accessdate = 22 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> പെനാൽട്ടിയിലൂടെ ഗോൾ നേടിയതിനു ശേഷം അദ്ദേഹം തന്റെ ഉള്ളിലിട്ടിരുന്ന ഷർട്ടിൽ എഴുതിയിരുന്ന സന്ദേശം പുറമേ കാണിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ഹാപ്പി ബർത്ത്ഡേ മമി".<ref>{{cite web | url = http://www.huffingtonpost.com/2011/01/26/lionel-messi-fined-mom-happy-birthday_n_814088.html |title= Lionel Messi Fined For Wishing Mother Happy Birthday |date=26 January 2011 |accessdate=26 January 2011}}</ref> [[2010-11 കോപ്പ ദെൽ റേയ്|കോപ്പ ദെൽ റേയ്]] സെമി ഫൈനലിൽ [[UD അൽമേരിയ|അൽമേരിയക്കെതിരെ]] ഇരട്ടഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ ഗോൾ സ്കോറിംഗ് പാടവം വീണ്ടും തെളിയിച്ചു.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=735563&idseccio_PK=803 | title = 'Manita' de goles y un pie en la final | date = 26 January 2011 | accessdate = 26 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> ഒരാഴ്ചക്കുള്ളിൽ തന്നെ [[ഹെർക്കുലീസ് CF]] ന് എതിരെ നടന്ന മത്സരത്തിലും മെസ്സി ഇരട്ടഗോൾ നേടി.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=735762&idseccio_PK=803 | title = Hércules sufrió la ira de los Dioses | date = 29 January 2011 | accessdate = 29 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> ഫെബ്രുവരി 5 ന് കാമ്പ് ന്യൂവിൽ അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ 3-0 ന് വിജയിച്ചതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ലീഗ് ജയങ്ങൾ നേടുന്ന ടീമെന്ന റെക്കോർഡ് അവർ സ്വന്തമാക്കി. അവർ 16 മത്സരങ്ങളായിരുന്നു തുടർച്ചയായി ജയിച്ചത്.<ref>{{cite web|url=http://www.marca.com/2011/02/05/futbol/equipos/barcelona/1296946785.html|title=Barça set 16 wins consecutive league wins|publisher=[[MARCA]].com|language=Spanish|date= 5 February 2011 |accessdate=5 February 2011}}</ref> മെസ്സിയുടെ ഹാട്രിക്കാണ് ഈ മത്സരത്തിൽ അവരുടെ ജയം ഉറപ്പിച്ചത്. മത്സരശേഷം അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: "[[ആൽഫ്രഡോ ഡി സ്റ്റെഫാനോ|ഡി സ്റ്റെഫാനോവിനെപ്പോലെ]] മഹാനായ ഒരു വ്യക്തി സ്ഥാപിച്ച റെക്കോർഡ് മറികടക്കുന്നത് തീർച്ചയായും സന്തോഷമുളവാക്കുന്ന കാര്യമാണ്. ഇത്തരമൊരു റെക്കോർഡ് ഇത്രനാൾ നിലനിന്നുവെന്നു പറഞ്ഞാൽ ആ റെക്കോർഡ് നേടാൻ എളുപ്പമല്ല എന്നു തന്നെയാണ് അർത്ഥം. മോശം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മികച്ചൊരു ടീമിനെ തോല്പിച്ചാണ് ഞങ്ങളിത് കരസ്ഥമാക്കിയിരിക്കുന്നത്. അതിനാൽത്തന്നെ ഈ നേട്ടം കരസ്ഥമാക്കാൻ വിഷമമായിരുന്നു".<ref>{{cite web|url=http://www.marca.com/2011/02/06/futbol/equipos/barcelona/1296948365.html|title=Messi talks about the record|publisher=[[MARCA]].com|language=Spanish|date= 5 February 2011 | accessdate=5 February 2011}}</ref> ഗോൾ നേടാത്ത രണ്ട് മത്സരങ്ങൾക്ക് ശേഷം [[അത്‌ലെറ്റിക്കോ ബിൽബാവോ|അത്‌ലെറ്റിക്കോ ബിൽബാവോക്കെതിരെ]] ബാഴ്സലോണ 2-1 ന് ജയിച്ച മത്സരത്തിൽ മെസ്സിയാണ് വിജയഗോൾ നേടിയത്.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=737389&idseccio_PK=803 | title = Messi saca al Barça de la boca de los 'leones' | date = 20 February 2011 | accessdate = 21 February 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> അടുത്ത ആഴ്ച [[RCD മയോർക്ക|മയോർക്കക്കെതിരായി]] 3-0 ന് ജയിച്ച എവേ മത്സരത്തിൽ മെസ്സി സീസണിലെ തന്റെ ആദ്യ ഹെഡ്ഡർ ഗോൾ നേടി.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=737818&idseccio_PK=803 | title = El Barça desactiva el 'efecto Laudrup' | date = 27 February 2011 | accessdate = 27 February 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> 1979-80 സീസണിൽ ലാ ലിഗയിൽ തോൽപ്പിക്കപ്പെടാതെ 19 എവേ മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോർഡ് റയൽ സോസിഡാഡ് ക്ലബ്ബിനുണ്ട്. ഈ എവേ വിജയത്തോടെ ബാഴ്സലോണയും ആ റെക്കോർഡിനൊപ്പമെത്തി. മൂന്ന് ദിവസത്തിന് ശേഷം [[വലൻസിയ CF|വലൻസിയക്കെതിരായി]] നടന്ന എവേ മത്സരത്തിൽ മെസ്സി നേടിയ ഒരു ഗോളിന്റെ ബലത്തിൽ ബാഴ്സ ജയിക്കുകയും ആ റെക്കോർഡ് തിരുത്തിക്കുറിക്കുകയും ചെയ്തു.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=738138&idseccio_PK=803 | title = El Barça prende la mecha de la Liga en Mestalla | date = 2 March 2011 | accessdate = 2 March 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> മാർച്ച് 8 ന് കാമ്പ് ന്യൂവിൽ വെച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ [[ആഴ്സണൽ FC|ആഴ്സണലിനെ]] ബാഴ്സ 3-1 ന് പരാജയപ്പെടുത്തി. ആ വിജയത്തോടെ അവർ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.<ref>{{cite web|url=http://www.sbnation.com/soccer/2011/3/8/2038314/fc-barcelona-vs-arsenal-fc-2011-champions-league-lionel-messi-penalty|title=FC Barcelona Vs. Arsenal 2011: Lionel Messi Penalty Puts Barca Ahead |work= SBNation |accessdate=8 March 2011}}</ref> ഒരു മാസത്തോളം ഗോൾ നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ [[UD അൽമേരിയ|അൽമേരിയക്കെതിരായ]] കളിയിൽ ഇരട്ടഗോൾ നേടി മെസ്സി തിരിച്ചുവന്നു. അതിലെ രണ്ടാം ഗോൾ സീസണിലെ അദ്ദേഹത്തിന്റെ 47 ആം ഗോൾ ആയിരുന്നു. കഴിഞ്ഞ സീസണിൽ താൻ സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്തുകയായിരുന്നു ഈ ഗോളിലൂടെ മെസ്സി.<ref>{{cite web|url=http://www.sport.es/es/noticias/barca/20110409/messi-desatasco-barca-antes-del-clasico/968326.shtml|title=Messi desatascó al Barça antes del clásico|accessdate=9 April 2011|archive-date=2016-03-24|archive-url=https://web.archive.org/web/20160324035703/http://www.sport.es/es/noticias/barca/20110409/messi-desatasco-barca-antes-del-clasico/968326.shtml|url-status=dead}}</ref> 2011 ഏപ്രിൽ 12 ന് [[FC ഷാക്തർ ഡോണെട്സ്ക്|ഷാക്തർ ഡോണെട്സ്കിനെതിരെ]] നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അദ്ദേഹം ഈ റെക്കോർഡ് തിരുത്തി. ഇതോടെ ബാഴ്സലോണക്കു വേണ്ടി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി.<ref>{{cite web|url=http://www.sport.es/es/noticias/barca/20110412/tramite-resuelto-ahora-por-madrid/971705.shtml|title=Trámite resuelto y ahora... ¡a por el Madrid!|accessdate=13 April 2011|archive-date=2016-02-14|archive-url=https://web.archive.org/web/20160214013550/http://www.sport.es/es/noticias/barca/20110412/tramite-resuelto-ahora-por-madrid/971705.shtml|url-status=dead}}</ref> [[സാന്റിയാഗോ ബെർണാബു സ്റ്റേഡിയം|സാന്റിയാഗോ ബെർണാബുവിൽ]] വെച്ചു നടന്ന മത്സരത്തിൽ [[എൽ ക്ലാസിക്കോ|എൽ ക്ലാസിക്കോയിലെ]] തന്റെ എട്ടാം ഗോൾ കണ്ടെത്താൻ മെസ്സിക്ക് കഴിഞ്ഞു. ഏപ്രിൽ 23 ന് [[CA ഒസാസുന|ഒസാസുനക്കെതിരെ]] 2-0 ന് ജയിച്ച ഹോം മത്സരത്തിൽ നേടിയ ഗോളോടെ സീസണിൽ 50 ഗോൾ തികക്കാൻ മെസ്സിക്ക് സാധിച്ചു. ആ മത്സരത്തിൽ 60 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്.<ref>{{cite web|url=http://www.sport.es/es/noticias/barca/20110416/madrid-titulo/976392.shtml|title=Un punto que vale una Liga|accessdate=16 April 2011|archive-date=2016-02-13|archive-url=https://web.archive.org/web/20160213194747/http://www.sport.es/es/noticias/barca/20110416/madrid-titulo/976392.shtml|url-status=dead}}</ref> ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സ, മെസ്സിയുടെ ഇരട്ടഗോളിന്റെ ബലത്തിൽ റയൽ മാഡ്രിഡിനെ 2-0 ന് തോൽപ്പിച്ചു. ഒരു മാസ്മരിക പ്രകടനമായിരുന്നു മെസ്സി ആ മത്സരത്തിൽ കാഴ്ച്ചവെച്ചത്. അതിലെ രണ്ടാം ഗോൾ (ധാരാളം കളിക്കാരെ കബളിപ്പിച്ചു കൊണ്ട് നേടിയത്) ചാമ്പ്യൻസ് ലീഗിലെ ഈ സ്റ്റേജുകളിലെ എക്കാലത്തേയും മികച്ച ഗോളായി പരിഗണിക്കപ്പെടുന്നു.<ref>{{cite web|url=http://www.sport.es/es/noticias/barca/20110427/messi-puto-amo/986636.shtml|title=Messi es el "puto amo"|accessdate=27 April 2011|archive-date=2016-03-24|archive-url=https://web.archive.org/web/20160324095045/http://www.sport.es/es/noticias/barca/20110427/messi-puto-amo/986636.shtml|url-status=dead}}</ref><ref>{{cite news | url = http://sportsillustrated.cnn.com/2011/writers/sid_lowe/05/05/clasico.aftermath/index.html | title = The Good, the Bad and the Ugly in the aftermath of the Clásico series | date = 5 May 2011 | accessdate = 6 May 2011 | work = Sports Illustrated | first = Sid | last = Lowe | archive-date = 2011-05-08 | archive-url = https://web.archive.org/web/20110508163612/http://sportsillustrated.cnn.com/2011/writers/sid_lowe/05/05/clasico.aftermath/index.html | url-status = dead }}</ref> [[വെംബ്ലി സ്റ്റേഡിയം|വെംബ്ലിയിൽ]] വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി നേടിയ ഗോൾ അവർക്ക് ആറ് വർഷത്തിനുള്ളിൽ മൂന്നാമത്തേയും മൊത്തത്തിൽ നാലാമത്തേയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തു.<ref>{{cite news|url=http://news.bbc.co.uk/sport2/hi/football/13576522.stm|title=Barcelona 3 Manchester United 1|date=28 May 2011|work=BBC Sport |accessdate=30 May 2011}}</ref> ==== 2011-12 സീസൺ ==== [[2011 സ്പാനിഷ് സൂപ്പർ കപ്പ്|സ്പാനിഷ് സൂപ്പർ കപ്പിൽ]] [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡിനെതിരെ]] മൂന്ന് ഗോളുകൾ നേടുകയും 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ടീമിനെ 5-4 എന്ന സ്കോറിൽ വിജയത്തിലേക്ക് നയിച്ചുകൊണ്ടാണ് മെസ്സി ഈ സീസൺ തുടങ്ങിയത്.<ref>{{cite news|url=http://www.sport.es/es/noticias/barca/20110818/messi-salvo-futbol/1120978.shtml|title=Messi salvó al fútbol|date=17 August 2011|work=Sport.es|accessdate=17 August 2011|archive-date=2012-04-13|archive-url=https://web.archive.org/web/20120413110759/http://www.sport.es/es/noticias/barca/20110818/messi-salvo-futbol/1120978.shtml|url-status=dead}}</ref> [[2011 യുവേഫ സൂപ്പർ കപ്പ്|യുവേഫ സൂപ്പർ കപ്പിൽ]] [[FC പോർട്ടോ|പോർട്ടോയുമായി]] നടന്ന അടുത്ത മത്സരത്തിൽ [[ഫ്രെഡി ഗുവാറിൻ|ഫ്രെഡി ഗുവാറിന്റെ]] ദുർബ്ബലമായ ഒരു ബാക്ക് പാസ് മുതലെടുത്ത് മെസ്സി ഗോൾ നേടി. [[സെസ്ക് ഫാബ്രിഗസ്|സെസ്ക് ഫാബ്രിഗസിന്]] ഒരു ഗോളിന് വഴിയൊരുക്കുകയും കൂടി ചെയ്തതോടെ ബാഴ്സലോണ ആ മത്സരം 2-0 ന് ജയിക്കുകയും സൂപ്പർ കപ്പ് നേടുകയും ചെയ്തു.<ref>{{cite news|url=http://www.sport.es/es/noticias/barca/20110826/super-messi-supercopa-barca/1130917.shtml|title=Súper Messi da la Supercopa al Barça|date=26 August 2011|work=Sport.es|accessdate=26 August 2011|archive-date=2011-10-14|archive-url=https://web.archive.org/web/20111014114258/http://www.sport.es/es/noticias/barca/20110826/super-messi-supercopa-barca/1130917.shtml|url-status=dead}}</ref> ഈ കളിക്ക് മുമ്പ് മെസ്സി ഗോൾ നേടാത്ത ഒരേയൊരു ഔദ്യോഗിക മത്സരം സൂപ്പർ കപ്പ് ആയിരുന്നു.<ref>{{cite news|url=http://www.sport.es/es/noticias/barca/20110827/futbol-messi-tiene-limites/1131118.shtml|title=El fútbol de Messi no tiene límites|date=26 August 2011|work=Sport.es|accessdate=26 August 2011|archive-date=2016-03-03|archive-url=https://web.archive.org/web/20160303234056/http://www.sport.es/es/noticias/barca/20110827/futbol-messi-tiene-limites/1131118.shtml|url-status=dead}}</ref> [[വിയ്യാറയൽ CF|വിയ്യാറയലിനെതിരെ]] ഇരട്ടഗോൾ നേടിക്കൊണ്ടാണ് മെസ്സി [[ലാ ലിഗ|ലാ ലിഗക്ക്]] തുടക്കമിട്ടത്.<ref>{{cite news|url=http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada02/Barcelona_Villarreal/partit.html|title=Liga Champions: new and improved version|date=29 August 2011|work=fcbarcelona.cat|accessdate=29 August 2011|archive-date=2011-11-02|archive-url=https://web.archive.org/web/20111102132810/http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada02/Barcelona_Villarreal/partit.html|url-status=dead}}</ref> [[CA ഒസാസുന|ഒസാസുനക്കെതിരേയും]]<ref>{{cite news|url=http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada04/Barcelona_Osasuna/partit.html|title=Super 8 (8-0)|date=17 September 2011|work=fcbarcelona.cat|accessdate=17 September 2011|archive-date=2011-11-01|archive-url=https://web.archive.org/web/20111101095400/http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada04/Barcelona_Osasuna/partit.html|url-status=dead}}</ref> [[അത്‌ലെറ്റിക്കോ മാഡ്രിഡ്|അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെയും]]<ref>{{cite news|url=http://www.sport.es/es/noticias/barca/esta-liga-dos-sino-messi-1160317|title=Esta Liga no es de dos sino de Messi|date=25 September 2011|work=Sport.es |accessdate=25 September 2011}}</ref> നടന്ന രണ്ട് ഹോം മത്സരങ്ങളിലും തുടർച്ചയായി അദ്ദേഹം ഹാട്രിക്ക് നേടി. സെപ്റ്റംബർ 28 ന് [[എഫ് സി ബേറ്റ് ബോറിസോവ്|ബേറ്റ് ബോറിസോവിനെതിരായി]] ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ<ref>{{cite news|url=http://www.sport.es/es/noticias/barca/barca-aficiona-las-manitas-1164552|title=El Barça se aficiona a las 'manitas'|date=28 September 2011|work=Sport.es |accessdate=28 September 2011}}</ref> ഔദ്യോഗിക മത്സരങ്ങളിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ (194) നേടുന്ന രണ്ടാമൻ എന്ന റെക്കോർഡ് [[ലാസ്‌ലോ കുബാല|ലാസ്‌ലോ കുബാലയോടൊപ്പം]] പങ്കിടുകയും ചെയ്തു.<ref>{{cite news|url=http://www.sport.es/es/noticias/barca/messi-igualo-kubala-1164601|title=Messi iguala a Kubala y afirma que sería "hermoso" superar a César|date=28 September 2011|work=Sport.es |accessdate=28 September 2011}}</ref> [[റേസിങ്ങ് ഡെ സന്റാണ്ടർ|റേസിങ്ങിനെതിരെ]] ഇരട്ടഗോളുകൾ നേടിയതോടെ ആ റെക്കോർഡ് മറികടക്കാനും മെസ്സിക്കായി.<ref>{{cite news|url=http://www.sport.es/es/noticias/barca/barca-consolida-liderato-con-otro-recital-messi-1183586|title=El Barça consolida su liderato con otro recital de Messi|date=16 October 2011|work=Sport.es |accessdate=16 October 2011}}</ref> ബാഴ്സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ [[RCD മയോർക്ക|മയോർക്കക്കെതിരായി]] ഹാട്രിക്ക് നേടിയതോടെ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 199 ആയി ഉയർന്നു. സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ (132) നേടുന്ന രണ്ടാമനായി മെസ്സി മാറി. കുബാലയേക്കാൾ ഒരു ഗോൾ കൂടുതലായിരുന്നു അത്.<ref>{{cite news|url=http://www.sport.es/es/noticias/barca/messi-responde-otra-vez-1201140|title=1, 2, 3... Messi responde otra vez|date=29 October 2011|work=Sport.es |accessdate=29 October 2011}}</ref> ചാമ്പ്യൻസ് ലീഗിൽ [[FC വിക്ടോറിയ പ്ലസൻ|വിക്ടോറിയ പ്ലസനെതിരായ]] മത്സരത്തിൽ നേടിയ ആദ്യ ഗോളോടെ അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി 200 ഗോളുകൾ കുറിച്ചു. ആ മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടി മെസ്സി ഹാട്രിക്ക് തികച്ചു.<ref>{{cite news|url=http://www.sport.es/es/noticias/barca/messi-infalible-hat-trick-octavos-1204309|title=Messi es infalible: hat trick... ¡y a octavos!|date=1 November 2011|work=Sport.es |accessdate=1 November 2011}}</ref> ==== 2012-13 സീസൺ ==== സീസണിലെ ബാഴ്സയുടെ ആദ്യമത്സരം ന്യൂ കാമ്പിൽ, റയൽ സോസിഡാഡുമായായിരുന്നു. 5-1ന് ബാഴ്സ ജയിച്ച മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി. ആഗസ്റ്റ് 23ന് ബദ്ധ വൈരികളായ റയൽ മാഡ്രിഡിനെതിരെ 3-2ന് ബാഴ്സ ജയിച്ച മത്സരത്തിലും പെനാൽറ്റിയിലൂടെ ഒരു ഗോൾ മെസി നേടി.<ref>{{cite web|title=Barcelona vs Real Madrid: 3-2 - Supercopa de España 2012|url=http://www.guardian.co.uk/football/2012/aug/23/barcelona-real-madrid-live-mbm?newsfeed=true|accessdate=24.8.12}}</ref> സൂപ്പർകോപ്പ ഡെ എസ്പാനയുടെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ഫ്രീ കിക്കിൽ നേടിയ ഗോൾ എൽ-ക്ലാസിക്കോയിൽ (ബാഴ്സലോണയും റയൽമാഡ്രിടും തമ്മിലുള്ള മത്സരം) മെസ്സിയുടെ 15ആമത്തെ ഗോളായിരുന്നു. ഇതോടെ എൽ-ക്ലാസിക്കോ മത്സരങ്ങളിലെ ബാഴ്സലോണയുടെ ടോപ്പ്സ്കോററായി മെസ്സി മാറി.<ref>{{cite web|title=Messi becomes Barcelona's all-time Clasico top scorer with free kick against Real Madrid|url=http://www.goal.com/en-gb/news/3277/la-liga/2012/08/29/3339860/messi-becomes-barcelonas-all-time-clasico-top-scorer-with?source=breakingnews|accessdate=31 August 2012}}</ref><ref>{{cite web|title=Real Madrid beat Barcelona to win Spanish Super Cup|url=http://www.bbc.co.uk/sport/0/football/19402668|accessdate=31 August 2012}}</ref> നവംബർ 11 ന് റയൽ മല്ലോഴ്സയ്ക്കെതിരെ നടിയ 2 ഗോളുകൾ 2012 കലണ്ടർ വർഷത്തിൽ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 76 തികച്ചു. 1958 കലണ്ടർ വർഷത്തിൽ പെലെ നേടിയ 75 ഗോളുകൾ എന്ന നേട്ടം മെസ്സി മറികടന്നു. ഇതോടെ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടൂതൽ ഗോൾ നേടിയ ഗെർഡ് മുള്ളറുടെ 85 ഗോളെന്ന സർവകാല റെക്കോർഡിലേക്ക് മെസിക്ക് 9 ഗോളുകളുടെ വ്യത്യാസം മാത്രമായി.<ref>[http://www.dailymail.co.uk/sport/football/article-2231433/Lionel-Messi-breaks-Pele-record-reaching-76-goals-2012.html "76 not out: Messi closing in on Muller after breaking Pele's record for most goals in a calendar year"]. Daily Mail. Retrieved 14 November 2012</ref><ref>[http://www.guardian.co.uk/football/2012/nov/11/barcelona-la-liga-mallorca-messi "Lionel Messi eclipses Pelé with 76th goal of year in Barcelona victory"]. The Guardian. Retrieved 14 November 2012</ref> ഡിസംബർ 1ന് അത്ലെറ്റിക് ബിൽബാബോയ്ക്കെതിരെ നേടിയ 2 ഗോളുകൾ 2012ലെ ഗോൾ നേട്ടം 84ആയി ഉയർത്തി. മുള്ളറുടെ റെക്കോർഡ് മറികടക്കാൻ 2 ഗോളുകൾ കൂടിമതി. അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും. ലാ ലിഗയിൽ ബോഴ്സലോണയുടെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ എന്ന സീസർ റോഡ്രിഗസിന്റെ 190 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ 2 ഗോളുകൾ കൂടിമതിയാകും.<ref>{{cite web| url = http://www.fcbarcelona.com/football/first-team/detail/article/messi-equals-cesars-record| title = Messi equals César’s record | date= 12 December 2012 | publisher=fcbarcelona.com}}</ref> ഡിസംബർ 9ന് ലോകം കാത്തിരുന്ന ആ നിമിഷമെത്തി. റയൽ ബെറ്റിസിനെതിരെ 2 ഗോളുകൾ കൂടി നേടി മെസ്സി കലണ്ടർ വർഷത്തിലെ തന്റെ നേട്ടം 86ആയി ഉയർത്തി. ഇതോടെ 1972ൽ ഗെർഡ് മുള്ളർ ബയേൺ മ്യൂണിക്കിനും ജർമ്മൻ ദേശീയ ടീമിനുമായി നേടിയ 85 ഗോളുകൾ പഴങ്കഥയായി.<ref>{{cite news|title=Messi sets record of 86 for goals in a year|url=http://www.reuters.com/article/2012/12/09/us-soccer-spain-messi-record-idUSBRE8B80EO20121209|date=9 December 2012|accessdate=9 December 2012|first=Iain|last=Rogers|agency=Reuters|archive-date=2015-09-24|archive-url=https://web.archive.org/web/20150924172512/http://www.reuters.com/article/2012/12/09/us-soccer-spain-messi-record-idUSBRE8B80EO20121209|url-status=dead}}</ref> ഡിസംബർ 12ന് നടന്ന കോപ്പ ഡെൽ റെ യിൽ കോർഡോബായ്ക്കെതിരെ 2 ഗോളുകൾ കൂടി നേടി 2012 തന്റെ ഗോൾ നേട്ടം 88ആയി ഉയർത്തി. 2012 ഡിസംബർ 23 ന് ഈ നേട്ടം 91 ഗോളുകൾ എന്ന നിലയിലെത്തി.<ref>[http://www.dailymail.co.uk/sport/football/article-2247167/Lionel-Messi-stretches-calendar-year-record-Gerd-Muller-taking-tally-88-goals.html "88 and counting... Messi can't stop scoring as Barca striker doubles up to further exceed Muller's record"]. Daily Mail. Retrieved 13 December 2012</ref> ഡിസംബർ 16ന് അത്ലറ്റികോ മാഡ്രിഡിനെതിരെ 4-1 ന് ബാഴ്സ വിജയിച്ചപ്പോൾ 2 ഗോളുകൾ മെസിയുടെ വകയായിരുന്നു.<ref>{{cite web|title=Messi reaches 90 goals as Barca win|url=http://www.espnstar.com/football/primera-liga/news/detail/item909951/Messi-reaches-90-goals-as-Barca-win/|publisher=espnstar.com|date=16 December 2012|accessdate=17 December 2012|archive-date=2012-12-30|archive-url=https://web.archive.org/web/20121230235918/http://www.espnstar.com/football/primera-liga/news/detail/item909951/Messi-reaches-90-goals-as-Barca-win/|url-status=dead}}</ref> 2012 ഡിസംബർ 18ന് ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ 2018 ജൂൺ 30 വരെ നീട്ടി.<ref>{{cite news|url=http://www.fcbarcelona.com/football/first-team/detail/article/carles-puyol-xavi-hernandez-and-leo-messi-renew-their-contract-with-fc-barcelona|title=Barça has renewed the contracts of Carles Puyol, Xavi Hernández and Leo Messi|date=18 December 2012|accessdate=18 December 2012|publisher=FC Barcelona Official Website}}</ref> == അന്താരാഷ്ട്ര കളിജീവിതം == 2004 ജൂണിൽ [[പരാഗ്വേ ദേശീയ ഫുട്ബോൾ ടീം|പരാഗ്വേക്കെതിരെ]] ഒരു അണ്ടർ-20 സൗഹൃദ മത്സരത്തിലാണ് അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റം.<ref>{{cite news|url=http://www.lionelmessi.com/biography/|title=Lionel Messi Biography|publisher=Lionelmessi.com|accessdate=7 July 2009|archiveurl=https://web.archive.org/web/20080802154715/http://lionelmessi.com/biography/|archivedate=2008-08-02|url-status=dead}}</ref> 2005 ൽ നെതർലണ്ട്സിൽ വെച്ച് നടന്ന [[2005 ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ്|2005 ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ]] അർജന്റീന ജേതാക്കളായപ്പോൾ ആ ടീമിൽ അംഗമായിരുന്നു മെസ്സി. ആ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണപ്പന്തും സ്വർണ്ണ ബൂട്ടും മെസ്സിയാണ് നേടിയത്.<ref>{{cite web|url=http://www.fifa.com/tournaments/archive/tournament=104/edition=9102/index.html|title=FIFA World Youth Championship Netherlands 2005|publisher=FIFA|accessdate=7 July 2009|archive-date=2013-12-24|archive-url=https://web.archive.org/web/20131224230512/http://www.fifa.com/tournaments/archive/tournament=104/edition=9102/index.html|url-status=dead}}</ref> അർജന്റീനയുടെ അവസാന നാല് മത്സരങ്ങളിൽ നേടിയതടക്കം ആകെ 6 ഗോളുകളാണ് മെസ്സി ആ പരമ്പരയിൽ നേടിയത്. 2005 ഓഗസ്റ്റ് 17 ന്, തന്റെ 18 ആം വയസ്സിൽ, [[ഹംഗറി ദേശീയ ഫുട്ബോൾ ടീം|ഹംഗറിക്കെതിരെയാണ്]] മെസ്സിയുടെ പൂർണ്ണമായ അരങ്ങേറ്റം. 63 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ മെസ്സിയുടെ ഷർട്ടിൽ പിടിച്ചു വലിച്ച [[വിൽമോസ് വാഞ്ചാക്|വിൽമോസ് വാഞ്ചാകിനെ]] തലകൊണ്ട് ഇടിച്ചു എന്ന കുറ്റത്തിന് റഫറി, [[മാർക്കസ് മെർക്ക്]], 65 ആം മിനുട്ടിൽ മെസ്സിയെ പുറത്താക്കി. ആ തീരുമാനം ശരിയായില്ലെന്ന് മറഡോണ പോലും വാദിച്ചു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_football/4172400.stm|title=Messi handles 'new Maradona' tag|publisher=BBC Sport | date= 22 August 2005 | accessdate=7 July 2009| last=Vickery |first=Tim}}</ref><ref>{{cite web|url=http://english.people.com.cn/200508/20/eng20050820_203655.html|title=Argentine striker Messi recalled for World Cup qualifier|publisher=People's Daily Online| date= 20 August 2005 | accessdate=7 July 2009}}</ref> സെപ്റ്റംബർ 3 ന് [[പരാഗ്വേ ദേശീയ ഫുട്ബോൾ ടീം|പരാഗ്വേക്കെതിരെ]] [[2006 ഫിഫ ലോകകപ്പ് യോഗ്യതാമത്സരങ്ങൾ (CONMEBOL)|ലോകകപ്പ് യോഗ്യതാ മത്സരത്തിൽ]] 1-0 ന് തോറ്റ എവേ മത്സരത്തിൽ മെസ്സി ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ടിരുന്നു. മത്സരത്തിനു മുമ്പായി അദ്ദേഹം പറഞ്ഞു: "ഇത് രണ്ടാം അരങ്ങേറ്റമാണ്. ആദ്യത്തേതിന് നീളം കുറവായിരുന്നു."<ref>{{cite web|url=http://soccernet.espn.go.com/preview?id=178848&cc=5739|title=Messi tries again as Argentina face Paraguay|publisher=ESPN Soccernet|date=2 September 2005|accessdate=7 July 2009|archive-date=2011-06-28|archive-url=https://web.archive.org/web/20110628224026/http://soccernet.espn.go.com/preview?id=178848&cc=5739|url-status=dead}}</ref> [[പെറു ദേശീയ ഫുട്ബോൾ ടീം|പെറുവിനെതിരെയാണ്]] അദ്ദേഹം അതിനു ശേഷം അർജന്റീനക്ക് വേണ്ടി കളിച്ചത്. മത്സരശേഷം കോച്ച് ''പെക്കർമാൻ'' മെസ്സിയെ ''ഒരു രത്നം'' എന്നു വിശേഷിപ്പിച്ചു.<ref>{{cite web|url=http://www.rediff.com/sports/2005/oct/10messi.htm|title=Messi is a jewel says Argentina coach|publisher=Rediff| date= 10 October 2005 | accessdate=7 July 2009 |last=Homewood|first=Brian}}</ref> 2009 മാർച്ച് 28 ന് [[വെനസ്വേല ദേശീയ ഫുട്ബോൾ ടീം|വെനസ്വേലക്കെതിരെ]] നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി അർജന്റീനക്ക് വേണ്ടി ആദ്യമായി 10 ആം നമ്പർ ജേഴ്സി അണിഞ്ഞു. അർജന്റീനയുടെ മാനേജരായി മറഡോണയുടെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു അത്. മെസ്സിയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ആ മത്സരം അർജന്റീന 4-0 ന് സ്വന്തമാക്കി.<ref>{{cite web| url = http://soccernet.espn.go.com/report?id=230046&cc=5739| title = Argentina 4–0 Venezuela: Messi the star turn| date = 28 March 2009| accessdate = 7 July 2009| publisher = Allaboutfcbarcelona.com| archive-date = 2012-10-24| archive-url = https://web.archive.org/web/20121024081458/http://soccernet.espn.go.com/report?id=230046&cc=5739| url-status = dead}}</ref> 2010 നവംബർ 17 ന് [[ദോഹ|ദോഹയിൽ]] വെച്ച് നടന്ന സൗഹൃദമത്സരത്തിൽ ലാറ്റിനമേരിക്കയിലെ അർജന്റീനയുടെ ചിരവൈരികളായ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലിനെതിരെ]] 1-0 ന് ജയിച്ച മത്സരത്തിൽ മെസ്സിയാണ് അവസാന മിനുട്ടിൽ അർജന്റീനയുടെ വിജയഗോൾ നേടിയത്. വലിയ മത്സരങ്ങളിൽ മെസ്സി ആദ്യമായിട്ടായിരുന്നു ബ്രസീലിനെതിരെ ഗോൾ നേടുന്നത്.<ref>{{cite web| url = http://www.lionel-messi.co.uk/news/magic-messi-leads-argentina-over-brazil.html| title = Magic Messi leads Argentina over Brazil| date = 17 November 2010| accessdate = 19 November 2010| publisher = lionel-messi.co.uk| archive-date = 2013-07-03| archive-url = https://web.archive.org/web/20130703082419/http://www.lionel-messi.co.uk/news/magic-messi-leads-argentina-over-brazil.html| url-status = dead}}</ref> 2011 ഫെബ്രുവരി 9 ന് [[സ്വിറ്റ്സർലണ്ട്|സ്വിറ്റ്സർലണ്ടിലെ]] [[ജനീവ|ജനീവയിൽ]] വെച്ച് നടന്ന സൗഹൃദമത്സരത്തിൽ [[പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീം|പോർച്ചുഗലിനെ]] 2-1 ന് തോൽപ്പിച്ച മത്സരത്തിലും മെസ്സി അവസാന നിമിഷത്തിൽ നേടിയ പെനാൽട്ടി ഗോളാണ് അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. === 2006 ലോകകപ്പ് === പരിക്ക് മൂലം മെസ്സിക്ക് രണ്ട് മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വന്നു. 2005-06 സീസണിന്റെ അവസാനത്തിൽ [[2006 ഫിഫ ലോകകപ്പ്|2006 ലോകകപ്പിൽ]] മെസ്സിയുടെ സാന്നിധ്യം ഉണ്ടാവുമോയെന്ന സംശയം പോലുമുണ്ടായി. എന്നിരുന്നാലും 2006 മെയ് 15 ന് ലോകകപ്പിലേക്കുള്ള ടീം തിരഞ്ഞെടുത്തപ്പോൾ മെസ്സി അതിലുണ്ടായിരുന്നു. ലോകകപ്പിനു മുമ്പ് അർജന്റീന U-20 ടീമിന് വേണ്ടി ഒരു മത്സരത്തിൽ 15 മിനിട്ടും അർജന്റീനക്ക് വേണ്ടി [[അംഗോള ദേശീയ ഫുട്ബോൾ ടീം|അംഗോളക്കെതിരെ]] ഒരു സൗഹൃദ മത്സരത്തിൽ 64 ആം മിനിട്ട് മുതലും കളിച്ചു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/teams/argentina/5047440.stm| title=Messi comes of age|publisher=BBC Sport |date= 5 June 2006 |accessdate=7 July 2009 | last = Vickery | first = Tim }}</ref><ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/teams/argentina/5023884.stm| title=Argentina allay fears over Messi|publisher=BBC Sport |date= 30 May 2006 |accessdate=7 July 2009}}</ref> ലോകകപ്പിൽ [[ഐവറി കോസ്റ്റ് ദേശീയ ഫുട്ബോൾ ടീം|ഐവറി കോസ്റ്റിനെതിരായി]] നടന്ന [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീനയുടെ]] ഉദ്ഘാടനമത്സരം പകരക്കാരുടെ ബെഞ്ചിലിരുന്നാണ് മെസ്സി കണ്ടത്.<ref>{{cite news|url=http://www.kicker.de/fussball/wm/startseite/artikel/350938| title=Messi weiter auf der Bank|publisher=Kicker.de|date= 13 June 2006 |accessdate=7 July 2009 |language=de}}</ref> [[സെർബിയ & മോണ്ടിനെഗ്രോ ദേശീയ ഫുട്ബോൾ ടീം|സെർബിയ & മോണ്ടിനെഗ്രോവിനെതിരായ]] അടുത്ത മത്സരത്തിൽ 74 ആം മിനുട്ടിൽ [[മാക്സി റോഡ്രിഗസ്|മാക്സി റോഡ്രിഗസിനു]] പകരക്കാരനായി മെസ്സി കളത്തിലിറങ്ങി.ഒരു ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി. കളിക്കാനിറങ്ങി ഒരു മിനിട്ടിനുള്ളിൽ തന്നെ മെസ്സി [[ഹെർനൻ ക്രെസ്പോ|ഹെർനൻ ക്രെസ്പോയുടെ]] ഗോളിനു വഴിവെച്ചു. 6-0 ന് ജയിച്ച മത്സരത്തിലെ അവസാന ഗോൾ നേടിയതും മെസ്സി തന്നെയായിരുന്നു. ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല. [[ഫിഫ ലോകകപ്പ്|ലോകകപ്പിന്റെ]] ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ ഗോളടിക്കാരനായും മെസ്സി മാറി.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4853028.stm| title=Argentina 6–0 Serbia & Montenegro|publisher=BBC Sport |date=16 June 2006 |accessdate=7 July 2009}}</ref> [[നെതർലാണ്ട്സ് ദേശീയ ഫുട്ബോൾ ടീം|നെതർലണ്ട്സിനെതിരായി]] നടന്ന അടുത്ത മത്സരത്തിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ മെസ്സിക്ക് കഴിഞ്ഞു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4853328.stm| title=Holland 0–0 Argentina|publisher=BBC Sport |date= 21 June 2006 |accessdate=7 July 2009}}</ref> [[മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം|മെക്സിക്കോക്കെതിരെ]] നടന്ന പ്രീ- ക്വാർട്ടർ മത്സരത്തിൽ 84 ആം മിനുട്ടിൽ പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. ആ സമയത്ത് 1-1 എന്ന നിലയിലായിരുന്നു മത്സരം. വന്ന ഉടനെത്തന്നെ മെസ്സി ഒരു ഗോൾ നേടിയെങ്കിലും അത് [[ഓഫ്സൈഡ്]] ആയി വിധിക്കപ്പെട്ടു. [[എക്സ്ട്രാ ടൈം|എക്സ്ട്രാ ടൈമിൽ]] റോഡ്രിഗസ് നേടിയ ഗോളിൽ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറി.<ref>{{cite news |url=http://blogs.guardian.co.uk/worldcup06/2006/06/26/rodriguez_finds_an_answer_but.html |title=Rodríguez finds an answer but many questions still remain |work=The Guardian |location=UK |date=26 June 2006 |accessdate=7 July 2009 |last=Walker |first=Michael |archive-date=2006-06-30 |archive-url=https://web.archive.org/web/20060630153833/http://blogs.guardian.co.uk/worldcup06/2006/06/26/rodriguez_finds_an_answer_but.html |url-status=dead }}</ref><ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4991492.stm|title=Argentina 2–1 Mexico (aet)|publisher=BBC Sport |date= 24 June 2006 |accessdate=7 July 2009}}</ref> [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനിക്കെതിരെ]] നടന്ന ക്വാർട്ടർ മത്സരത്തിൽ കോച്ച് ഹോസെ പെക്കർമാൻ മെസ്സിയെ പകരക്കാരുടെ ബെഞ്ചിലാണിരുത്തിയത്. ആ മത്സരത്തിൽ അവർ [[പെനാൽട്ടി ഷൂട്ടൗട്ട്|പെനാൽട്ടി ഷൂട്ടൗട്ടിൽ]] 4-2 ന് പരാജയപ്പെടുകയും ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4991602.stm|title=Germany 1–1 Argentina|publisher=BBC Sport |date= 30 June 2006 |accessdate=7 July 2009}}</ref> === 2007 കോപ്പ അമേരിക്ക === [[പ്രമാണം:Messi in Copa America 2007.jpg|thumb|right|മെസ്സി [[2007 കോപ്പ അമേരിക്ക|2007 കോപ്പ അമേരിക്കയിൽ]]]] 2007 ജൂൺ 29 ന് മെസ്സി [[കോപ്പ അമേരിക്ക|കോപ്പ അമേരിക്കയിലെ]] ആദ്യ മത്സരം കളിച്ചു. പരമ്പരയിലെ ആദ്യ മത്സരമായിരുന്ന അതിൽ [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന]] [[അമേരിക്കൻ ഐക്യനാടുകൾ ദേശീയ ഫുട്ബോൾ ടീം|അമേരിക്കയെ]] 4-1 ന് തോൽപ്പിച്ചു. ആ മത്സരത്തിൽ കളി തന്റെ വരുതിയിലാക്കാനുള്ള മികവ് മെസ്സി പ്രകടിപ്പിച്ചു. തന്റെ സഹകളിക്കാരനായ [[ഹെർനൻ ക്രെസ്പോ|ക്രെസ്പോക്ക്]] വേണ്ടി ഒരു ഗോളവസരം ഒരുക്കുകയും നിരവധി ഷോട്ടുകൾ ഗോളിന്റെ നേർക്ക് പായിക്കുകയും ചെയ്തു മെസ്സി. 79 ആം മിനുട്ടിൽ മെസ്സിക്ക് പകരക്കാരനായി [[കാർലോസ് ടെവസ്|ടെവസ്]] ഇറങ്ങുകയും കുറച്ച് മിനിട്ടുകൾക്ക് ശേഷം ഗോൾ നേടുകയും ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6252156.stm|title=Tevez Nets In Argentina Victory|publisher=BBC Sport |date= 29 June 2007 | accessdate=11 October 2008}}</ref> [[കൊളംബിയ ദേശീയ ഫുട്ബോൾ ടീം|കൊളംബിയക്കെതിരെയായിരുന്നു]] അവരുടെ രണ്ടാമത്തെ മത്സരം. ആ മത്സരത്തിൽ മെസ്സിയെ വീഴ്ത്തിയതിന് ഒരു പെനാൽട്ടി ലഭിക്കുകയും ക്രെസ്പോ അത് ഗോളാക്കി മാറ്റുകയും ചെയ്തു. ആ ഗോളോടെ മത്സരം തുല്യനിലയിലായി (1-1). പെനാൽട്ടി ബോക്സിനു പുറത്ത് വെച്ച് മെസ്സിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് [[യുവാൻ റോമൻ റിക്വൽമി|റിക്വൽമി]] അർജന്റീനയെ 3-1 ന് മുന്നിലെത്തിച്ചു. ആ മത്സരം 4-2 ന് അർജന്റീന വിജയിച്ചു. ടൂർണ്ണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഈ വിജയത്തോടെ കഴിഞ്ഞു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6263888.stm|title=Argentina into last eight of Copa |publisher=BBC Sport |date= 3 July 2007 |accessdate=11 October 2008}}</ref> ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചതിനാൽ [[പാരഗ്വേ ദേശീയ ഫുട്ബോൾ ടീം|പാരഗ്വേക്കെതിരായി]] നടന്ന മൂന്നാം മത്സരത്തിൽ കോച്ച് മെസ്സിയെ ആദ്യ പതിനൊന്നിൽ കളിപ്പിച്ചിരുന്നില്ല. 64 ആം മിനുട്ടിൽ സ്കോർ 0-0 ൽ നിൽക്കുമ്പോൾ [[എസ്റ്റബാൻ കാംബിയാസോ|എസ്റ്റബാൻ കാംബിയാസോയുടെ]] പകരക്കാരനായി മെസ്സി കളിക്കാനിറങ്ങി. 79 ആം മിനുട്ടിൽ [[ഹവിയർ മഷെറാനോ|മഷെറാനോയുടെ]] ഗോളിന് മെസ്സി സഹായമൊരുക്കി.<ref>{{cite news|url=http://www.conmebol.com/competiciones_evento_reporte.jsp?evento=1055&ano=2007&dv=1&flt=C&id=18&slangab=E|title=Argentina-Paraguay|publisher=Conmebol|date=5 July 2007|accessdate=28 May 2009|archiveurl=https://web.archive.org/web/20070929133942/http://www.conmebol.com/competiciones_evento_reporte.jsp?evento=1055&ano=2007&dv=1&flt=C&id=18&slangab=E|archivedate=2007-09-29|url-status=live}}</ref> [[പെറു ദേശീയ ഫുട്ബോൾ ടീം|പെറുവായിരുന്നു]] ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ. 4-0 ന് വിജയിച്ച മത്സരത്തിൽ റിക്വൽമിയിൽ നിന്നും പാസ് സ്വീകരിച്ചു കൊണ്ട് മെസ്സിയാണ് ടീമിന്റെ രണ്ടാം ഗോൾ നേടിയത്.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6282908.stm|title=Argentina and Mexico reach semis|publisher=BBC Sport |date= 9 July 2007 |accessdate=11 October 2008}}</ref> [[മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം|മെക്സിക്കോക്കെതിരായി]] നടന്ന സെമി- ഫൈനൽ മത്സരത്തിൽ ഗോളിയായ [[ഒസ്‌വാൾഡോ സാഞ്ചസ്|ഒസ്‌വാൾഡോ സാഞ്ചസിന്റെ]] തലക്ക് മുകളിലൂടെ പന്ത് ഗോളിലേക്ക് തട്ടിയിട്ട്, മെസ്സി, അവരുടെ 3-0 വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ആ വിജയത്തോടെ അവർ കലാശപ്പോരാട്ടത്തിന് അർഹത നേടി.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6294930.stm|title=Messi's Magic Goal|publisher=BBC Sport |date= 12 July 2007 |accessdate=11 October 2008}}</ref> എന്നാൽ കലാശപ്പോരാട്ടത്തിൽ അവർ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലിനോട്]] 3-0 ന് പരാജയപ്പെട്ടു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/6899694.stm|title=Brazil victorious in Copa America|publisher=BBC Sport |date= 16 July 2007 |accessdate=28 May 2009}}</ref> === 2008 വേനൽക്കാല ഒളിമ്പിക്സ് === [[പ്രമാണം:Messi olympics-soccer-7.jpg|thumb|മെസ്സി [[2008 ഒളിമ്പിക്സ്|2008 ഒളിമ്പിക്സിൽ]] ബ്രസീലിനെതിരായ സെമി- ഫൈനൽ മത്സരത്തിൽ]] [[2008 ഒളിമ്പിക്സ്|2008 ഒളിമ്പിക്സിൽ]] [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീനക്കു]] വേണ്ടി കളിക്കുവാൻ മെസ്സിയെ അയക്കില്ല എന്ന് ബാഴ്സലോണ ക്ലബ്ബ് അധികൃതർ പറഞ്ഞിരുന്നു.<ref>{{cite news |url=http://www.telegraph.co.uk/sport/othersports/olympics/2510034/Lionel-Messi-out-of-Olympics-after-Barcelona-win-court-appeal-against-Fifa.html |title=Lionel Messi out of Olympics after Barcelona win court appeal against Fifa |work=Daily Telegraph |location=UK |date=6 August 2008 |accessdate=27 May 2009 |archive-date=2011-06-29 |archive-url=https://web.archive.org/web/20110629193256/http://www.telegraph.co.uk/sport/othersports/olympics/2510034/Lionel-Messi-out-of-Olympics-after-Barcelona-win-court-appeal-against-Fifa.html |url-status=dead }}</ref> എന്നാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പരിശീലകനുമായുള്ള (ഗാർഡിയോള) കൂടിക്കാഴ്ച മെസ്സിക്ക് ഒളിമ്പിക്സിൽ കളിക്കാനുള്ള അവസരമൊരുക്കി.<ref name="Messi Olympics">{{cite news|url=http://afp.google.com/article/ALeqM5hBwBdQawHH84xSfUkq2uo3w1nwvA|title=Barcelona give Messi Olympics thumbs-up|agency=AFP|date=7 August 2008|accessdate=27 May 2009|archiveurl=https://web.archive.org/web/20110711111228/http://afp.google.com/article/ALeqM5hBwBdQawHH84xSfUkq2uo3w1nwvA|archivedate=2011-07-11|url-status=dead}}</ref> അദ്ദേഹം അർജന്റീനാ ടീമിനൊപ്പം ചേരുകയും [[ഐവറി കോസ്റ്റ് ദേശീയ ഫുട്ബോൾ ടീം|ഐവറി കോസ്റ്റിനെതിരായി]] 2-1 ന് വിജയിച്ച മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു.<ref name="Messi Olympics"/> അടുത്തതായി നടന്ന [[നെതർലണ്ട്സ് ദേശീയ ഫുട്ബോൾ ടീം|നെതർലണ്ട്സിനെതിരായ]] മത്സരത്തിൽ മെസ്സി ആദ്യ ഗോൾ നേടുകയും [[ഏഞ്ചൽ ഡി മരിയ|ഏഞ്ചൽ ഡി മരിയക്ക്]] ഗോൾ നേടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആ മത്സരത്തിൽ അർജന്റീന എക്സ്ട്രാ ടൈമിൽ 2-1 ന് ജയിച്ചു.<ref>{{cite news|url=http://www.fifa.com/mensolympic/matches/round=250022/match=300051809/summary.html|title=Messi sets up Brazil semi|publisher=FIFA|date=16 August 2008|accessdate=27 May 2009|archive-date=2009-04-12|archive-url=https://web.archive.org/web/20090412024404/http://www.fifa.com/mensolympic/matches/round=250022/match=300051809/summary.html|url-status=dead}}</ref> ചിരവൈരികളായ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലിനെ]] 3-0 ന് തോൽപ്പിച്ച മത്സരത്തിലും മെസ്സി തിളങ്ങി. ബ്രസീലിനെ തോൽപ്പിച്ചതോടെ അവർ കലാശപ്പോരാട്ടത്തിന് അർഹരായി. [[നൈജീരിയ ദേശീയ ഫുട്ബോൾ ടീം|നൈജീരിയക്കെതിരായ]] കലാശക്കളിയിൽ അവർ 1-0 ന് ജയിക്കുകയും ഒളിമ്പിക്സ് സ്വർണ്ണമെഡൽ നേടുകയും ചെയ്തു. ഡി മരിയ നേടിയ ഏകഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു.<ref>{{cite news|url=http://www.usatoday.com/sports/olympics/2008-08-23-860591452_x.htm|title=Argentina beats Nigeria 1–0 for Olympic gold| last = Millward | first = Robert |work=USA Today |date= 23 August 2008 |accessdate=27 May 2009}}</ref> === 2010 ലോകകപ്പ് === അർജെന്റീനയുടെ ഇതിഹാസ താരം ഡിയാഗോ മറഡോണക്ക് കീഴിൽ അർജന്റീന വളരെ കഷ്ടപെട്ടയിരുന്നു ലോകകപ്പിന് യോഗ്യത നേടിയത് എങ്കിലും മെസ്സിക്ക്‌ കീഴിൽ അർജെന്റിന കിരീടം ചൂടുമെന്നു എല്ലാ മാധ്യമങ്ങളും വിശ്വസിച്ചിരുന്നു [[2010 ഫിഫ ലോകകപ്പ്|2010 ലോകകപ്പിലെ]] അർജന്റീനയുടെ ആദ്യ മത്സരം [[നൈജീരിയ ദേശീയ ഫുട്ബോൾ ടീം|നൈജീരിയക്കെതിരെ]] ആയിരുന്നു. 1-0 ന് അർജന്റീന ജയിച്ച ആ മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചിരുന്നു. മെസ്സിക്ക് ഗോൾ നേടാൻ ധാരാളം അവസരങ്ങളുണ്ടായിരുന്നെങ്കിലും നൈജീരിയൻ ഗോളി [[വിൻസെന്റ് എന്യേമ]] അതെല്ലാം നിഷേധിച്ചു.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7814324/Argentina-1-Nigeria-0-match-report.html|title=Argentina 1 Nigeria 0: match report|work=Daily Telegraph|location=UK|date=12 June 2010|accessdate=12 June 2010|first=Ian|last=Chadband|archive-date=2010-06-15|archive-url=https://web.archive.org/web/20100615193637/http://www.telegraph.co.uk/sport/football/world-cup-2010/news/7814324/Argentina-1-Nigeria-0-match-report.html|url-status=dead}}</ref> [[കൊറിയ റിപ്പബ്ലിക്ക് ദേശീയ ഫുട്ബോൾ ടീം|കൊറിയ റിപ്പബ്ലിക്കിനെതിരായി]] നടന്ന മത്സരത്തിൽ അർജന്റീന 4-1 ന് വിജയിച്ചു. അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. മാത്രവുമല്ല സഹകളിക്കാരനായ [[ഗോൺസാലോ ഹിഗ്വയ്ൻ|ഗോൺസാലോ ഹിഗ്വയ്നു]] ഹാട്രിക്ക് നേടാൻ അവസരമൊരുക്കി കൊടുത്തതും മെസ്സി തന്നെയാണ്.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7830449/Argentina-4-South-Korea-1-match-report.html|title=Argentina 4 South Korea 1: match report|work=Daily Telegraph|location=UK|date=17 June 2010|accessdate=17 June 2010|first=Ian|last=Chadband|archive-date=2010-06-20|archive-url=https://web.archive.org/web/20100620174832/http://www.telegraph.co.uk/sport/football/world-cup-2010/news/7830449/Argentina-4-South-Korea-1-match-report.html|url-status=dead}}</ref> മൂന്നാമത്തേയും അവസാനത്തേതുമായ ഗ്രൂപ്പ് മത്സരത്തിൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന [[ഗ്രീസ് ദേശീയ ഫുട്ബോൾ ടീം|ഗ്രീസിനെ]] 2-0 ന് തോൽപ്പിച്ചു. ആ മത്സരത്തിലും മെസ്സി തന്നെയായിരുന്നു കളിയുടെ കേന്ദ്രവും കളിയിലെ കേമനും.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7842201/Greece-0-Argentina-2-match-report.html|title=Greece 0 Argentina 2: match report|work=Daily Telegraph|location=UK|date=22 June 2010|accessdate=22 June 2010|first=Rory|last=Smith|archive-date=2010-06-26|archive-url=https://web.archive.org/web/20100626124441/http://www.telegraph.co.uk/sport/football/world-cup-2010/news/7842201/Greece-0-Argentina-2-match-report.html|url-status=dead}}</ref> പ്രീ ക്വാർട്ടറിൽ [[മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം|മെക്സിക്കോയായിരുന്നു]] അവരുടെ എതിരാളികൾ. ആ മത്സരത്തിൽ അവർ മെക്സിക്കോയെ 3-1 ന് കീഴ്പ്പെടുത്തി. അർജന്റീനയുടെ ആദ്യ ഗോൾ നേടാൻ ടെവസിന് പന്ത് നൽകിയത് മെസ്സിയായിരുന്നു. അത് വളരെ വ്യക്തമായ ഓഫ്സൈഡ് ആയിരുന്നെങ്കിലും റഫറി ഗോൾ അനുവദിച്ചു.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7855031/Argentina-3-Mexico-1-match-report.html|title=Argentina 3 Mexico 1: match report|work=Daily Telegraph|location=UK|date=27 June 2010|accessdate=27 June 2010|first=Ian|last=Chadband|archive-date=2010-06-30|archive-url=https://web.archive.org/web/20100630074421/http://www.telegraph.co.uk/sport/football/world-cup-2010/news/7855031/Argentina-3-Mexico-1-match-report.html|url-status=dead}}</ref> ക്വാർട്ടറിൽ [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനിക്കെതിരെ]] 4-0 ന് പരാജയപ്പെട്ടതോടെ അർജന്റീനയുടെ ലോകകപ്പ് യാത്രക്ക് വിരാമമായി.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7868494/Argentina-0-Germany-4-match-report.html|title=Argentina 0 Germany 4: match report|work=Daily Telegraph|location=UK|date=3 July 2010|accessdate=3 July 2010|first=Duncan|last=White|archive-date=2010-07-06|archive-url=https://web.archive.org/web/20100706005017/http://www.telegraph.co.uk/sport/football/world-cup-2010/news/7868494/Argentina-0-Germany-4-match-report.html|url-status=dead}}</ref> ഫിഫയുടെ സാങ്കേതിക പഠന സംഘം നൽകുന്ന ലോകകപ്പിലെ [[ഫിഫ ലോകകപ്പ് പുരസ്കാരങ്ങൾ|സ്വർണ്ണപ്പന്തിനുള്ള]] പത്തു പേരുടെ പട്ടികയിലേക്ക് മെസ്സിയും തിരഞ്ഞെടുക്കപ്പെട്ടു. ആ സംഘം മെസ്സിയെ ഇങ്ങനെ വിശേഷിപ്പിച്ചു: "''വേഗതയിലും ടീമിനു വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഷൂട്ടിംഗിലും മെസ്സി സമാനതകളില്ലാത്തവനാണ് - തീർത്തും മികവുറ്റതും കഴിവുറ്റതും''".<ref>{{cite news|url=http://www.fifa.com/worldcup/archive/southafrica2010/news/newsid=1270753/index.html|title=adidas Golden Ball nominees announced|work=FIFA|date=9 July 2010|accessdate=4 September 2011|archive-date=2011-09-09|archive-url=https://web.archive.org/web/20110909010032/http://www.fifa.com/worldcup/archive/southafrica2010/news/newsid=1270753/index.html|url-status=dead}}</ref> === 2011 കോപ്പ അമേരിക്ക === [[അർജന്റീന|അർജന്റീനയിൽ]] വെച്ച് നടന്ന [[2011 കോപ്പ അമേരിക്ക|കോപ്പ അമേരിക്കയിൽ]] മെസ്സി പങ്കെടുത്തു. ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും 3 അസിസ്റ്റുകൾ നടത്താൻ മെസ്സിക്ക് കഴിഞ്ഞു. [[ബൊളീവിയ ദേശീയ ഫുട്ബോൾ ടീം|ബൊളീവിയക്കെതിരെ]] നടന്ന മത്സരത്തിലും (1-1) [[കോസ്റ്റാ റിക്ക ദേശീയ ഫുട്ബോൾ ടീം|കോസ്റ്റാ റിക്കക്കെതിരെ]] നടന്ന മത്സരത്തിലും (3-0) കളിയിലെ കേമനായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. [[ഉറുഗ്വേ ദേശീയ ഫുട്ബോൾ ടീം|ഉറുഗ്വേക്കെതിരെ]] നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് (എക്സ്ട്രാ ടൈമിൽ സ്കോർ 1-1) അവർ കോപ്പയിൽ നിന്നും പുറത്തായി. ടീമിനു വേണ്ടി ആദ്യ പെനാൽട്ടിയെടുത്തത് മെസ്സിയായിരുന്നു. അതിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു. === 2018 ലോകകപ്പ് === അർജന്റീനക്ക് ഒരു ലോകകപ്പ് എന്ന ലക്ഷ്യവുമായാണ് മെസ്സി റഷ്യയിലെത്തിയത്. ആദ്യ കളി തന്നെ ഐസ്ലാന്റ് നോട് സമനിലയിൽ പിരിയേണ്ടി വന്നു. കളികിടയിൽ ലഭിച്ച പെനാൾട്ടി അദ്ദേഹത്തിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അടുത്ത മത്സരം ക്രൊയേഷ്യയോടായിരുന്നു, ആ മത്സരത്തിൽ തീർത്തും നിറം മങ്ങിയ മെസ്സി 3 ഗോൾ പരാജയമാണ് ഏറ്റുവാങ്ങിയത്. അടുത്ത മത്സരത്തിൽ ജും മാത്രമെ മുന്നോട്ട് നയിക്കൂ എന്ന ലക്ഷ്യത്തോടെ നൈജീരിയയെ നേരിട്ട മെസ്സിയും കൂട്ടരും 2-1 വിജയിച്ചു.. മെസ്സി ഒരു ഗോൾ നേടി മാൻ ഓഫ് ദി മാച്ചായി. പ്രീക്വാർട്ടറിൽ അലസമായി കളിച്ച ഇവർ 2-1ന് മുന്നിട്ട് നിന്ന ശേഷം 4-3 എന്ന സ്കോറിന് ഫ്രാൻസിനോട് അടിയറവ് പറഞ്ഞ് ടൂർണമെന്റിൽ നിന്ന് മെസ്സിയും സംഘവും പുറത്തായി... == ഫുട്ബോളിനു പുറത്ത് == === വ്യക്തിഗത ജീവിതം === മെസ്സിയുടെ സ്വദേശമായ [[റൊസാരിയോ|റൊസാരിയോവിൽ]] നിന്നു തന്നെയുള്ള മകറിന ലെമോസുമായി മെസ്സി പ്രണയത്തിലാണെന്ന് ഒരിക്കൽ പറയപ്പെട്ടിരുന്നു.<ref>{{cite news|url=http://www.gente.com.ar/nota.php?ID=11359|title=Lionel me prometió venir a mi cumple de quince después del Mundial|publisher=Gente Online|accessdate=18 June 2009|language=Spanish|archive-date=2013-01-27|archive-url=https://web.archive.org/web/20130127191019/http://www.gente.com.ar/nota.php?ID=11359|url-status=dead}}</ref><ref>{{cite news|url=http://www.vefutbol.com.mx/notas/16849.html|title=Aún le mueve el tapete a Messi|publisher=El Universal|date=19 June 2008|accessdate=18 June 2009|language=Spanish|archive-date=2009-05-31|archive-url=https://web.archive.org/web/20090531053417/http://www.vefutbol.com.mx/notas/16849.html|url-status=dead}}</ref> അർജന്റീനയിലെ മോഡലായിരുന്ന [[ലൂസിയാന സലസാർ|ലൂസിയാന സലസാറുമായും]] മെസ്സിയെ ബന്ധപ്പെടുത്തി കഥകളുണ്ടായിരുന്നു.<ref>{{cite news|url=http://www.cronicaviva.com.pe/content/view/45050/1/|title=Luciana Salazar y Messi serían pareja|publisher=Crónica Viva|date=19 June 2008|accessdate=18 June 2009|language=Spanish|archiveurl=https://web.archive.org/web/20090608003136/http://www.cronicaviva.com.pe/content/view/45050/1/|archivedate=2009-06-08|url-status=dead}}</ref><ref name="Messi y Antonella pasean"/> 2009 ജനുവരിയിൽ [[ചാനൽ 33|ചാനൽ 33യുടെ]] ''ഹാട്രിക്ക് ബാഴ്സ'' എന്ന പരിപാടിയിൽ മെസ്സി ഇങ്ങനെ പറഞ്ഞു: "എനിക്ക് അർജന്റീനയിൽ തന്നെ കഴിയുന്ന ഒരു കാമുകിയുണ്ട്. ഞാനിപ്പോൾ വളരെ ശാന്തനും സന്തോഷവാനുമാണ്.".<ref name="Messi y Antonella pasean">{{cite news|url=http://www.elperiodico.com/default.asp?idpublicacio_PK=46&idioma=CAS&idnoticia_PK=590154&idseccio_PK=1028|title=Messi y Antonella pasean por el Carnaval de Sitges su noviazgo|work=El Periódico de Catalunya|date=25 February 2009|accessdate=18 June 2009|language=Spanish|archive-date=2009-06-10|archive-url=https://web.archive.org/web/20090610003322/http://www.elperiodico.com/default.asp?idpublicacio_PK=46&idioma=CAS&idnoticia_PK=590154&idseccio_PK=1028|url-status=dead}}</ref> ബാഴ്സലോണ-എസ്പാന്യോൾ ഡെർബി മത്സരത്തിനു ശേഷം [[സിറ്റ്ഗസ്|സിറ്റ്ഗസിലെ]] ഒരു കാർണിവലിൽ വെച്ച് അന്റോണെല്ല റൊക്കൂസോ എന്ന പെൺകുട്ടിയോടൊപ്പം മെസ്സി കാണപ്പെട്ടു.<ref name="Roccuzzo">{{cite news|url=http://www.calciomercato.it/news/46787/Messi-a-dicembre-sogni-doro!.html|title=Messi, a dicembre... sogni d'oro|publisher=Calcio Mercato News|date=21 April 2009|accessdate=13 July 2009|language=it|archive-date=2010-10-30|archive-url=https://web.archive.org/web/20101030032522/http://www.calciomercato.it/news/46787/Messi-a-dicembre-sogni-doro!.html|url-status=dead}}</ref> റൊക്കൂസോയും റൊസാരിയോവിൽ നിന്നു തന്നെയാണ്.<ref>{{cite news|url=http://www.taringa.net/posts/noticias/2213473/La-verdad-sobre-la-nueva-novia-de-Messi__.html|title=La verdad sobre la nueva novia de Messi|publisher=Taringa|date=24 February 2009|accessdate=18 June 2009|language=Spanish|archive-date=2012-03-27|archive-url=https://web.archive.org/web/20120327092623/http://www.taringa.net/posts/noticias/2213473/La-verdad-sobre-la-nueva-novia-de-Messi__.html|url-status=dead}}</ref> മെസ്സിയുടെ കുടുംബത്തിൽപെട്ട പരാഗ്വേയിലെ [[ക്ലബ്ബ് ഒളിമ്പിയ|ക്ലബ്ബ് ഒളിമ്പിയയിലെ]] വിങ്ങറായ [[മാക്സി ബിയാൻകൂച്ചി|മാക്സിയും]] സ്പെയിനിലെ [[ഗിറോന FC|ഗിറോന FC യിലെ]] മധ്യനിരതാരമായ [[എമാനുവൽ ബിയാൻകൂച്ചി|എമാനുവലും]] ഫുട്ബോൾ കളിക്കാരാണ്<ref name="Último Segundo"/><ref>{{cite news|url=http://www.tz-online.de/sport/fussball/tsv-1860/biancucchi-hoert-mir-mit-messi-auf-498339.html|title=Hört mir auf mit Messi!|publisher=TZ Online|date= 20 October 2009 |accessdate=3 November 2009 |language=de|first=Claudius |last=Mayer}}</ref>. === സാമൂഹ്യസേവനം === 2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി [http://www.fundacionleomessi.org/index.php ലിയോ മെസ്സി ഫൗണ്ടേഷൻ] {{Webarchive|url=https://web.archive.org/web/20130105231548/http://www.fundacionleomessi.org/index.php |date=2013-01-05 }} എന്ന പേരിൽ ഒരു സംഘടനക്ക് മെസ്സി രൂപം കൊടുത്തു.<ref>{{cite web |url=http://www.fundacionleomessi.org/nuestra-fundacion.php |title=Fundación Leo Messi – Nuestra Fundación |publisher=Fundacíon Leo Messi |accessdate=7 June 2010 |archive-date=2014-10-26 |archive-url=https://web.archive.org/web/20141026161133/http://www.fundacionleomessi.org/nuestra-fundacion.php |url-status=dead }}</ref><ref>{{cite web |url=http://www.fundacionleomessi.org/index.php |title=Fundación Leo Messi – Home |publisher=Fundacíon Leo Messi |accessdate=7 June 2010 |archive-date=2013-01-05 |archive-url=https://web.archive.org/web/20130105231548/http://www.fundacionleomessi.org/index.php |url-status=dead }}</ref> ആരാധകരുടെ ഒരു വെബ്സൈറ്റ് നടത്തിയ അഭിമുഖത്തിൽ മെസ്സി ഇങ്ങനെ പറഞ്ഞു, "ഒരല്പം പ്രശസ്തനായതിനാൽ സഹായം ആവശ്യമുള്ള മനുഷ്യരെ സഹായിക്കാൻ എനിക്ക് അവസരം ലഭിക്കുന്നു. പ്രത്യേകിച്ചും കുട്ടികളെ.".<ref>{{cite web |url=http://leo-messi.net/News-entrevistas__6.aspx |language=Spanish |quote="El hecho de ser en estos momentos un poco famoso me da la oportunidad de ayudar a la gente que en realidad lo necesita, en especial los niños" |title=Entrevistas – Lionel Messi |publisher=Leo-messi.net |accessdate=7 June 2010 |archive-date=2016-01-13 |archive-url=https://web.archive.org/web/20160113223205/http://leo-messi.net/News-entrevistas__6.aspx |url-status=dead }}</ref> കുട്ടിക്കാലത്ത് മെസ്സിക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ, ലിയോ മെസ്സി ഫൗണ്ടേഷൻ അർജന്റീനയിലെ കുട്ടികളുടെ ആരോഗ്യപരിശോധന നടത്തുകയും ചികിത്സക്കായി സ്പെയിനിലേക്ക് അയക്കുകയും ചെയ്യുന്നു. ചികിത്സാച്ചെലവും യാത്രാച്ചെലവും ഫൗണ്ടേഷൻ തന്നെയാണ് വഹിക്കുന്നത്.<ref>{{cite web |url=http://en.leo-messi.net/new-foundation-lionel-messi__921.aspx/ |title=Foundation Lionel Messi |publisher=En.leo-messi.net |accessdate=7 June 2010 |archive-date=2010-05-26 |archive-url=https://web.archive.org/web/20100526123117/http://en.leo-messi.net/new-foundation-lionel-messi__921.aspx |url-status=dead }}</ref> 2010 മാർച്ച് 11 ന് മെസ്സിയെ [[UNICEF|UNICEF ന്റെ]] അംബാസിഡറായി തിരഞ്ഞെടുത്തു.<ref>{{cite web | url=http://www.unicef.org/media/media_52938.html | title=UNICEF to announce Lionel Messi as Goodwill Ambassador | work=Press centre | publisher=UNICEF | accessdate=30 March 2010 | archive-date=2016-01-14 | archive-url=https://web.archive.org/web/20160114060457/http://www.unicef.org/media/media_52938.html | url-status=dead }}</ref> കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ലക്ഷ്യം വെച്ചായിരുന്നു മെസ്സിക്ക് ആ പദവി ലഭിച്ചത്. മെസ്സിയുടെ ക്ലബ്ബായ ബാഴ്സലോണയും ഇതിൽ മെസ്സിയെ പിന്തുണച്ചു. ബാഴ്സയും UNICEF നോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.<ref>{{cite web |url=http://www.unicef.org/media/media_52938.html |title=Press centre – UNICEF to announce Lionel Messi as Goodwill Ambassador |publisher=[[UNICEF]] |accessdate=7 June 2010 |archive-date=2016-01-14 |archive-url=https://web.archive.org/web/20160114060457/http://www.unicef.org/media/media_52938.html |url-status=dead }}</ref> === മാധ്യമങ്ങളിൽ === [[PES 2009]], [[PES 2011]] എന്നീ വീഡിയോ ഗെയിമുകളുടെ പുറംചട്ട മെസ്സിയുടെ ചിത്രമായിരുന്നു. ആ കളികളുടെ പ്രചാരണ പ്രവർത്തനങ്ങളിലും മെസ്സി പങ്കെടുത്തിരുന്നു.<ref>{{cite news|url=http://www.gamezine.co.uk/news/game-types/sports/football/konami-names-messi-as-face-pes-2009-$1234471.htm|title=Konami names Messi as face of PES 2009|publisher=Gamezine.co.uk|date=1 August 2008|accessdate=9 June 2009|archive-date=2010-05-29|archive-url=https://web.archive.org/web/20100529044550/http://www.gamezine.co.uk/news/game-types/sports/football/konami-names-messi-as-face-pes-2009-$1234471.htm|url-status=dead}}</ref><ref>{{cite news|url=http://www.pesunites.com/eng/index.htm|title=Messi|publisher=PES Unites|accessdate=9 June 2009|archive-date=2009-06-03|archive-url=https://web.archive.org/web/20090603173802/http://www.pesunites.com/eng/index.htm|url-status=dead}}</ref> [[PES 2010]] എന്ന ഗെയിമിന്റെ പുറംചട്ടയിൽ മെസ്സിയും [[ഫെർണാണ്ടോ ടോറസ്|ഫെർണാണ്ടോ ടോറസുമായിരുന്നു]]<ref>{{cite news|url=http://www.videogamer.com/news/torres_signs_for_pes_2010.html|title=Torres signs for PES 2010|publisher=Videogamer.com|date=23 June 2009|accessdate=7 July 2009|last=Orry|first=James|archive-date=2018-06-22|archive-url=https://web.archive.org/web/20180622083701/https://www.videogamer.com/news/torres_signs_for_pes_2010.html|url-status=dead}}</ref> ഉണ്ടായിരുന്നത്. ഈ ഗെയിമിന്റെ ട്രെയിലറിലും മെസ്സി ഉൾപ്പെട്ടിരുന്നു.<ref>{{cite news|url=http://uk.games.konami-europe.com/blog.do;jsessionid=E3F32E431E73A1D6AF0B71D695498692#blog-entry-116|title=Motions and Emotions in Barcelona|publisher=Konami|date=8 June 2009|accessdate=9 June 2009|archive-date=2014-03-26|archive-url=https://web.archive.org/web/20140326094627/http://uk.games.konami-europe.com/blog.do;jsessionid=E3F32E431E73A1D6AF0B71D695498692#blog-entry-116|url-status=dead}}</ref><ref>{{cite news|url=http://uk.games.konami-europe.com/news.do;jsessionid=A2FD1270B2C75DE70A52446CBF821D5A?idNews=411|title=E3 2009: PES 2010: Messi fronts exclusive E3 trailer|publisher=Konami|date=2 June 2009|accessdate=9 June 2009|archive-date=2014-03-26|archive-url=https://web.archive.org/web/20140326094702/http://uk.games.konami-europe.com/news.do;jsessionid=A2FD1270B2C75DE70A52446CBF821D5A?idNews=411|url-status=dead}}</ref><ref>{{cite news|url=http://www.pesfan.com/news/8212537/Messi-mo-cap-photos/#newsarticle|title=MOTD magazine crew meet Messi in Barcelona|publisher=PESFan (Match of the Day Magazine)|accessdate=18 June 2009|archive-date=2013-01-27|archive-url=https://web.archive.org/web/20130127192339/http://www.pesfan.com/news/8212537/Messi-mo-cap-photos/#newsarticle|url-status=dead}}</ref> ജർമ്മനിയിൽ നിന്നുള്ള കായികോല്പന്ന നിർമ്മാണ കമ്പനിയായ [[അഡിഡാസ്|അഡിഡാസാണ്]] മെസ്സിയുടെ സ്പോൺസർ. അവരുടെ ടെലിവിഷൻ പരസ്യങ്ങളിൽ അതിനാൽ മെസ്സി പ്രത്യക്ഷപ്പെടുന്നുണ്ട്.<ref>{{cite news|url=http://www.guardian.co.uk/media/video/2009/may/27/zidane-messi-adidas-ad|title=Watch Zinedine Zidane and Lionel Messi in Adidas ad|work=The Guardian |location=UK |date= 27 May 2009 |accessdate=16 August 2009 }}</ref> 2010 ജൂണിൽ, ലിയോ മെസ്സി ഫൗണ്ടേഷനെ സഹായിക്കുന്ന ഹെർബൽലൈഫ് എന്ന കമ്പനിയുമായി മെസ്സി മൂന്ന് വർഷത്തെ കരാറിലേർപ്പെട്ടു.<ref>{{cite news|url=http://www.marketwatch.com/story/herbalife-becomes-new-sponsor-of-fc-barcelona-2010-06-02?reflink=MW_news_stmp|title=Herbalife Becomes New Sponsor|date=2 June 2010|accessdate=7 June 2010|archive-date=2010-06-05|archive-url=https://web.archive.org/web/20100605032823/http://www.marketwatch.com/story/herbalife-becomes-new-sponsor-of-fc-barcelona-2010-06-02?reflink=MW_news_stmp|url-status=dead}}</ref> 2011 ഏപ്രിലിൽ ലോകത്തെ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക 2011 TIME 100 പുറത്തു വിട്ടപ്പോൾ അതിൽ ഒരാൾ മെസ്സിയായിരുന്നു.<ref>{{cite news|url=http://www.insideworldsoccer.com/2011/04/lionel-messi-among-times-100-most.html |title= Lionel Messi among Time's 100 most influential people |publisher=inside World Soccer |date= 21 April 2011}}</ref> 2011 ഏപ്രിലിൽ, മെസ്സി, [[ഫേസ്ബുക്ക്|ഫേസ്ബുക്കിൽ]] ഒരു താൾ തുറന്നു. കുറച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ആ താളിന് 6 ദശലക്ഷത്തോളം പിന്തുടർച്ചക്കാരെ ലഭിച്ചു. ഇപ്പോൾ ആ താളിന് ഏകദേശം 47 ദശലക്ഷം പിന്തുടർച്ചക്കാരുണ്ട്.<ref>{{cite news|url=http://www.insideworldsoccer.com/2011/04/leo-messi-launches-facebook-page-nets.html |title= Leo Messi launches Facebook page, nets 6m fans in 3 hours! |publisher=inside World Soccer |date= 7 April 2011}}</ref><ref>[http://www.manoramaonline.com/sports/football/2017/04/24/lional-messi-the-star-in-win-against-real-madrid.html Lionel Messi]</ref> == കളിജീവിതത്തിലെ സ്ഥിതിവിവരക്കണക്കുകൾ == {{updated|29 ഒക്ടോബർ 2011}}<ref>{{cite news|url=http://hemeroteca.elmundodeportivo.es/preview/2010/01/18/pagina-7/5259184/pdf.html?search=messi 101|title= 'Pichichi' y centenario|publisher=elmundodeportivo|accessdate=17 January 2010 |language=Spanish}}</ref><ref name="Argentina">{{cite web|url=http://www.national-football-teams.com/v2/player.php?id=12563 |title=Player – Lionel Messi |publisher=National Football Teams |accessdate=29 June 2010}}</ref> === ക്ലബ്ബ് === {| class="wikitable" style="font-size:90%; text-align: center;" |- !rowspan="2"|ക്ലബ്ബ് !rowspan="2"|സീസൺ !colspan="3"|[[La Liga|ലീഗ്]] !colspan="3"|[[Copa del Rey|കപ്പ്]] !colspan="3"|[[UEFA Champions League|ചാമ്പ്യൻസ് ലീഗ്]] !colspan="3"|[[സ്പാനിഷ് സൂപ്പർ കപ്പ്|സൂപ്പർ കപ്പ്]] !colspan="3"|[[യുവേഫ സൂപ്പർ കപ്പ്]] !colspan="3"|[[FIFA Club World Cup|ക്ലബ്ബ് ലോകകപ്പ്]] !colspan="3"|ആകെ |- !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ |- | rowspan="1" style="text-align:center;"|'''[[FC Barcelona C|ബാഴ്സലോണ സി]]''' |!colspan="2"|[[2003–04 Tercera División#Grupo V|2003–04]] |8||5|| ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||8||5|| |- !colspan="2"|'''ആകെ''' !8!!5!! ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||8!!5!! |- | rowspan="2" style="text-align:center;"|'''[[FC Barcelona B|ബാഴ്സലോണ ബി]]''' |!colspan="2"|[[2003–04 Segunda División B#Group III|2003–04]] |5||0|| ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||5||0|| |- |!colspan="2"|[[2004–05 Segunda División B#Group III|2004–05]] |17||6|| ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||17||6|| |- |!colspan="2"|'''ആകെ''' !22!!6!! ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||22!!6!! |- | rowspan="9"|[[എഫ്.സി. ബാഴ്സലോണ|ബാഴ്സലോണ]] |[[2004–05 FC Barcelona season|2004–05]] |7||1||0||1||0||0||1||0||0||colspan=3|—||colspan=3|—||colspan=3|—||9||1||0 |- |[[2005–06 FC Barcelona season|2005–06]] |17||6||3||2||1||0||6||1||1||0||0||0||colspan=3|—||colspan=3|—||25||8||4 |- |[[2006–07 FC Barcelona season|2006–07]] |26||14||2||2||2||1||5||1||0||2||0||0||1||0||0||0||0||0||36||17||3 |- |[[2007–08 FC Barcelona season|2007–08]] |28||10||12||3||0||0||9||6||1||colspan=3|—||colspan=3|—||colspan=3|—||40||16||13 |- |[[2008–09 FC Barcelona season|2008–09]] |31||23||11||8||6||2||12||9||5||colspan=3|—||colspan=3|—||colspan=3|—||51||38||18 |- |[[2009–10 FC Barcelona season|2009–10]] |35||34||10||3||1||0||11||8||0||1||2||0||1||0||1||2||2||0||53||47||11 |- |[[2010–11 FC Barcelona season|2010–11]] |33||31||18||7||7||3||13||12||3||2||3||0||colspan=3|—||colspan=3|—||55||53||24 |- |[[2011–12 FC Barcelona season|2011–12]] |37||50||16||7||3||4||11||14||5||2||3||2||1||1||1||2||2||1||60||73||29 |- |[[2012-13 FC Barcelona season|2012–13]] |1||2||0||0||0||0||0||0||0||1||1||0||colspan=3|—||colspan=3|—||2||3||0 |- !colspan=2| ആകെ !216!!172!!72!!33!!20!!10!!68!!51!!15!!8!!9!!2!!3!!1!!2!!4!!4!!1!!332!!257!!102 |- !colspan=2| കരിയറിലാകെ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! |} === അന്താരാഷ്ട്ര മത്സരങ്ങൾ === <ref name="nationalfootball">{{cite news | url=http://www.national-football-teams.com/v2/player.php?id=12563 |title=Lionel Messi at National Football Teams |publisher=National Football Teams |accessdate=17 July 2009}}</ref><ref name="rsssf">{{cite web |url=http://www.rsssf.com/miscellaneous/messi-intlg.html |title=Lionel Andrés Messi – Goals in International Matches |publisher=RSSSF |accessdate=2 February 2011}}</ref> {| class="wikitable" style="font-size:90%; text-align: center;" |- !ദേശീയ ടീം!!വർഷം!!കളികൾ!!ഗോളുകൾ!!അസിസ്റ്റുകൾ |- |'''[[Argentina national under-20 football team|അർജന്റീന U20]]''' |2005||7||6|| |- |'''[[Argentina national under-23 football team|അർജന്റീന U23]]''' |2008||5||2|| |- !colspan=5| |- |rowspan=8|'''[[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന]] |2005||5||0||0 |- |2006||8||2||2 |- |2007||10||6||3 |- |2008||9||2||1 |- |2009||10||3||2 |- |2010||10||2||2 |- |2011||11||3||10 |- |2012||4||8||1 |- !colspan=2|ആകെ!!71!!27!!21 |} === അന്താരാഷ്ട്ര ഗോളുകൾ === ==== അണ്ടർ 20 ==== :''Scores and results list Argentina's goal tally first.''<ref name="rsssf"/><ref>{{cite web |url=http://www.fifa.com/worldfootball/statisticsandrecords/players/player=229397/index.html |title=Lionel Messi |publisher=FIFA.com |accessdate=2 February 2011 |archive-date=2015-06-29 |archive-url=https://web.archive.org/web/20150629095408/http://www.fifa.com/worldfootball/statisticsandrecords/players/player=229397/index.html |url-status=dead }}</ref> {| class="wikitable collapsible collapsed" style="font-size:85%; text-align:left; margin:auto;" |- !ഗോൾ !ദിവസം!!സ്ഥലം!!എതിരാളി!!സ്കോർ!!ഫലം!!മത്സരപരമ്പര |- | 1 || 14 ജൂൺ 2005 || [[De Grolsch Veste|ആർക്കെ സ്റ്റേഡിയോൺ]], [[എൻഷീഡ്]], നെതർലാന്റ്സ് || align="left" | {{fb|EGY}} || '''1'''–0 || 2–0 || [[2005 FIFA World Youth Championship|2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്]] |- | 2 || 22 ജൂൺ 2005 || [[യൂണിവ് സ്റ്റേഡിയോൺ]], [[Emmen, Netherlands|എമ്മെൻ]], നെതർലാന്റ്സ് || align="left" | {{fb|COL}} || '''1'''–1 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 3 || 24 ജൂൺ 2005 || ആർക്കെ സ്റ്റേഡിയോൺ, എൻഷീഡ്, നെതർലാന്റ്സ് || align=left| {{fb|ESP}} || '''3'''–1 || 3–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 4 || 28 ജൂൺ 2005 || [[Stadion Galgenwaard|ഗാൽഗെൻവാർഡ് സ്റ്റേഡിയോൺ]], [[യൂട്രെച്ച്]], നെതർലാന്റ്സ് || align="left" | {{fb|BRA}} || '''1'''–0 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 5 || 2 ജൂലൈ 2005 || ഗാൽഗെൻവാർഡ് സ്റ്റേഡിയോൺ, യൂട്രെച്ച്, നെതർലാന്റ്സ് || align=left| {{fb|NGA}} || '''1'''–0 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 6 || 2 ജൂലൈ 2005 || ഗാൽഗെൻവാർഡ് സ്റ്റേഡിയോൺ, യൂട്രെച്ച്, നെതർലാന്റ്സ് || align=left| {{flagicon|NGA}} നൈജീരിയ || '''2'''–1 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |} ==== അണ്ടർ 23 ==== {| class="wikitable collapsible collapsed" style="font-size:85%; text-align:left; margin:auto;" |- !ഗോൾ !ദിവസം!!സ്ഥലം!!എതിരാളി!!സ്കോർ!!ഫലം!!മത്സരപരമ്പര |- | 1 || 7 ഓഗസ്റ്റ് 2008 || [[ഷാങ്‌ഹായ് സ്റ്റേഡിയം]], ഷാങ്‌ഹായ്, ചൈന || align="left" | {{fb|CIV}} || '''1'''–0 || 2–1 || [[ഒളിമ്പിക്സ് 2008]] |- | 2 || 16 ഓഗസ്റ്റ് 2008 || ഷാങ്‌ഹായ് സ്റ്റേഡിയം, ഷാങ്‌ഹായ്, ചൈന || align=left| {{fb|NED}} || '''1'''–0 || 2–1 || ഒളിമ്പിക്സ് 2008 |} ==== മുതിർന്ന ടീം ==== {| class="wikitable collapsible collapsed" style="font-size:85%; text-align:left; margin:auto;" |- !ഗോൾ !ദിവസം!!സ്ഥലം!!എതിരാളി!!സ്കോർ!!ഫലം!!മത്സരപരമ്പര |- | 1 || 1 മാർച്ച് 2006 || [[സെന്റ്. ജേക്കബ് പാർക്ക്]], [[ബേസൽ]], സ്വിറ്റ്സർലണ്ട്|| align="left" | {{fb|CRO}} || '''2'''–1 || 2–3 || [[സൗഹൃദമത്സരം]] |- | 2 || 16 ജൂൺ 2006 || [[Veltins-Arena|WM-സ്റ്റേഡിയോൺ]], [[ഗെൽസെൻകിർച്ചെൻ]], ജർമ്മനി || align="left" | {{fb|SCG}} || '''6'''–0 || 6–0 || [[2006 ഫിഫ ലോകകപ്പ്|2006 ലോകകപ്പ്]] |- | 3 || 5 ജൂൺ 2007 || [[കാമ്പ് നൂ]], ബാഴ്സലോണ, സ്പെയിൻ || align="left" | {{fb|ALG}} || '''2'''–2 || 4–3 || സൗഹൃദമത്സരം |- | 4 || 5 ജൂൺ 2007 || കാമ്പ് നൂ, ബാഴ്സലോണ, സ്പെയിൻ || align=left| {{flagicon|ALG}} അൾജീരിയ || '''4'''–2 || 4–3 || സൗഹൃദമത്സരം |- | 5 || 8 ജൂലൈ 2007 || [[Estadio Metropolitano de Fútbol de Lara|മെട്രോപൊളിറ്റാനോ ഡെ ഫുട്ബോൾ ഡെ ലാറ]], [[ബാർക്വിസിമെറ്റോ]], വെനിസ്വേല || align="left" | {{fb|PER}} || '''2'''–0 || 4–0 || [[2007 കോപ്പ അമേരിക്ക]] |- | 6 || 11 ജൂലൈ 2007 || [[പോളിഡിപോർട്ടീവോ കചമയ്]], [[പ്യൂർട്ടോ ഓർഡാസ്]], വെനെസ്വേല || align="left" | {{fb|MEX}} || '''2'''–0 || 3–0 || 2007 കോപ്പ അമേരിക്ക |- | 7 || 16 ഒക്ടോബർ 2007 || [[Estadio José Pachencho Romero|ഹോസെ പാചെഞ്ചോ റൊമേറോ]], [[മറകായ്ബോ]], വെനിസ്വേല || align="left" | {{fb|VEN}} || '''2'''–0 || 2–0 || [[2010 FIFA World Cup qualification (CONMEBOL)|2010 ലോകകപ്പ് യോഗ്യതാമത്സരം]] |- | 8 || 20 നവംബർ 2007 || [[എസ്റ്റാഡിയോ എൽ കാമ്പിൻ]], [[ബൊഗോട്ട]], കൊളംബിയ || align="left" | {{flagicon|COL}} [[കൊളംബിയ ദേശീയ ഫുട്ബോൾ ടീം|കൊളംബിയ]] || '''1'''–0 || 1–2 || 2010 ലോകകപ്പ് യോഗ്യതാമത്സരം |- | 9 || 4 ജൂൺ 2008 || [[ക്വാൽക്കം സ്റ്റേഡിയം]], സാൻ ഡിയാഗോ, അമേരിക്കൻ ഐക്യനാടുകൾ || align="left" | {{flagicon|MEX}} മെക്സിക്കോ || '''2'''–0 || 4–1 || സൗഹൃദമത്സരം |- | 10 || 11 ഒക്ടോബർ 2008 || [[Estadio Antonio Vespucio Liberti|എസ്റ്റാഡിയോ മൊനുമെന്റൽ]], ബ്യൂണസ് അയേഴ്സ്, അർജന്റീന || align="left" | {{fb|URU}} || '''1'''–0 || 2–1 || 2010 ലോകകപ്പ് യോഗ്യതാമത്സരം |- | 11 || 11 ഫെബ്രുവരി 2009 || [[സ്റ്റേഡ് വെലോഡ്രോം]], [[മാഴ്സെലി]], ഫ്രാൻസ് || align="left" | {{fb|FRA}} || '''2'''–0 || 2–0 || സൗഹൃദമത്സരം |- | 12 || 28 മാർച്ച് 2009 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|VEN}} വെനിസ്വേല || '''1'''–0 || 4–0 || 2010 ലോകകപ്പ് യോഗ്യതാമത്സരം |- | 13 || 14 നവംബർ 2009 || [[വിസെന്റെ കാൽഡെറോൺ സ്റ്റേഡിയം]], മാഡ്രിഡ്, സ്പെയിൻ || align="left" | {{fb|ESP}} || '''1'''–1 || 1–2 || സൗഹൃദമത്സരം |- | 14 || 7 സെപ്റ്റംബർ 2010 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|ESP}} സ്പെയിൻ || '''1'''–0 || 4–1 || സൗഹൃദമത്സരം |- | 15 || 17 നവംബർ 2010 || [[ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം]], [[ദോഹ]], ഖത്തർ || align="left" | {{flagicon|BRA}} [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീൽ]] || '''1'''–0 || 1–0 || സൗഹൃദമത്സരം |- | 16 || 9 ഫെബ്രുവരി 2011 || [[സ്റ്റേഡ് ഡെ ജനീവ]], ജനീവ, സ്വിറ്റ്സർലണ്ട് || align="left" | {{flagicon|POR}} [[പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീം|പോർച്ചുഗൽ]]|| '''2'''–1 || 2–1 || സൗഹൃദമത്സരം |- | 17 || 20 ജൂൺ 2011 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|ALB}} [[അൽബേനിയ ദേശീയ ഫുട്ബോൾ ടീം|അൽബേനിയ]]|| '''2'''–0 || 4–0 || സൗഹൃദമത്സരം |- | 18 || 07 ഒക്ടോബർ 2011 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|CHI}} [[ചിലി ദേശീയ ഫുട്ബോൾ ടീം|ചിലി]]|| '''2'''–0 || 4–1 || [[2014 FIFA World Cup qualification (CONMEBOL)|2014 ലോകകപ്പ് യോഗ്യതാമത്സരം]] |- | 19. || 15 നവംബർ 2011 || [[Estadio Metropolitano Roberto Meléndez]], [[Barranquilla]], Colombia || align="left" | {{fb|COL}} || '''1'''–1 || 2–1 || 2014 ലോകകപ്പ് യോഗ്യതാമത്സരം |- | 20. || 29 ഫെബ്രുവരി 2012 || [[Stade de Suisse, Wankdorf]], [[Bern]], Switzerland || {{fb|SUI}} || '''1'''–0 || 3–1 || സൗഹൃദമത്സരം |- | 21. || 29 ഫെബ്രുവരി 2012 || Stade de Suisse, Wankdorf, Bern, Switzerland || {{fb|SUI}} || '''2'''–1 || 3–1 || സൗഹൃദമത്സരം |- | 22. || 29 ഫെബ്രുവരി 2012 || Stade de Suisse, Wankdorf, Bern, Switzerland || {{fb|SUI}} || '''3'''–1 || 3–1 || സൗഹൃദമത്സരം |- | 23. || 2 ജൂൺ 2012 || Estadio Monumental, Buenos Aires, Argentina || align=left| {{fb|ECU}} || '''3'''–0 || 4–0 || 2014 ലോകകപ്പ് യോഗ്യതാമത്സരം |- | 24. || 9 ജൂൺ 2012 || [[MetLife Stadium]], [[East Rutherford, New Jersey|East Rutherford]], United States || align="left" | {{fb|BRA}} || '''1'''–1 || 4–3 || സൗഹൃദമത്സരം |- | 25. || 9 ജൂൺ 2012 || MetLife Stadium, East Rutherford, United States || align=left| {{fb|BRA}} || '''2'''–1 || 4–3 || സൗഹൃദമത്സരം |- | 26. || 9 ജൂൺ 2012 || MetLife Stadium, East Rutherford, United States || align=left| {{fb|BRA}} || '''4'''–3 || 4–3 || സൗഹൃദമത്സരം |- | 27. || 15 ആഗസ്റ്റ് 2012 || [[Commerzbank-Arena]], [[Frankfurt]], Germany || align="left" | {{fb|GER}} || '''2'''–0 || 3–1 || സൗഹൃദമത്സരം |} == പുരസ്കാരങ്ങളും ബഹുമതികളും == === ക്ലബ്ബ് === ;ബാഴ്സലോണ *'''[[ലാ ലിഗ]]: 5''' :: [[2004–05 La Liga|2004–05]], [[2005–06 La Liga|2005–06]], [[2008–09 La Liga|2008–09]], [[2009–10 La Liga|2009–10]], [[2010–11 La Liga|2010–11]],2018-19 :: *'''[[കോപ്പ ദെൽ റെയ്]]: 1''' :: [[2008–09 Copa del Rey|2008–09]] *'''[[സ്പാനിഷ് സൂപ്പർ കപ്പ്]]: 5''' :: [[2005 Supercopa de España|2005]], [[2006 Supercopa de España|2006]], [[2009 Supercopa de España|2009]], [[2010 Supercopa de España|2010]], [[2011 Supercopa de España|2011]] *'''[[യുവേഫ ചാമ്പ്യൻസ് ലീഗ്]]: 3''' :: [[2005–06 UEFA Champions League|2005–06]], [[2008–09 UEFA Champions League|2008–09]], [[2010–11 UEFA Champions League|2010–11]] *'''[[യുവേഫ സൂപ്പർ കപ്പ്]]: 2''' :: [[2009 UEFA Super Cup|2009]], [[2011 UEFA Super Cup|2011]] *'''[[ഫിഫ ക്ലബ്ബ് ലോകകപ്പ്]]: 1''' :: [[2009 FIFA Club World Cup|2009]] === അർജന്റീMKന === *'''[[Fifa Word cup runners]]:1''' *'''[[Copa america runners]]:5''' *'''[[ഫിഫ U-20 ലോകകപ്പ്]]: 1''' :: [[2005 FIFA World Youth Championship|2005]] *'''[[ഒളിമ്പിക്സ്|ഒളിമ്പിക്സ് സ്വർണ്ണ മെഡൽ]]: 1''' :: [[ഒളിമ്പിക്സ് 2008|2008]] *'''[[കോപ്പ അമേരിക്ക]]: 1''' :: [[2022 കോപ്പ അമേരിക്ക|2022]] *'''[[ഫൈനലിസ്സീമ]]: 1''' :: [[2022 ഫൈനലിസ്സീമ|2022]] *'''[[ഫിഫ ലോകകപ്പ് കപ്പ്]]: 1''' :: [[2022 FIFA World Cup|2022]] === വ്യക്തിഗതം === {{col-begin}} {{col-2}} *'''[[ഫിഫ സ്വർണ്ണപ്പന്ത്]]: 1''' :: [[2010 ഫിഫ സ്വർണ്ണപ്പന്ത്|2010]] *'''[[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ|സ്വർണ്ണപ്പന്ത്]]: 1''' :: [[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ 2009|2009]] *'''[[ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ]]: 1''' :: [[2009 ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ|2009]] *'''[[FIFA|ഫിഫ ടീം ഓഫ് ദ ഇയർ]]: 3''' :: [[FIFA|2008]], [[FIFA|2009]], [[FIFA|2010]] *'''[[ബ്രാവോ പുരസ്കാരം|U-21 യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ]]: 1''' :: [[ബ്രാവോ പുരസ്കാരം|2007]] *'''[[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|ലാ ലിഗ പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|2009]], [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|2010]], [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|2011]] *'''[[പിച്ചിച്ചി ട്രോഫി|ലാ ലിഗ് ടോപ്പ് ഗോൾ സ്കോറർ]]: 1''' :: [[പിച്ചിച്ചി ട്രോഫി|2010]] *'''[[കോപ്പ ദെൽ റെയ്|കോപ്പ ദെൽ റെയ് ടോപ്പ് ഗോൾ സ്കോറർ]]: 1''' :: [[2010–11 കോപ്പ ദെൽ റെയ്|2011]] *'''[[ഡോൺ ബാലൺ പുരസ്കാരം|ലാ ലിഗ ഫോറിൻ പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[ഡോൺ ബാലൺ പുരസ്കാരം|2007]], [[ഡോൺ ബാലൺ പുരസ്കാരം|2009]], [[ഡോൺ ബാലൺ പുരസ്കാരം|2010]] *'''[[EFE ട്രോഫി|ലാ ലിഗ Ibero-American പ്ലെയർ ഓഫ് ദ ഇയർ]]: 4''' :: [[EFE ട്രോഫി|2007]], [[EFE ട്രോഫി|2009]], [[EFE ട്രോഫി|2010]], [[EFE ട്രോഫി|2011]] *'''[[യൂറോപ്യൻ ഗോൾഡൻ ഷൂ]]: 5''' :: [[2009–10 യൂറോപ്യൻ ഗോൾഡൻ ഷൂ|2010]], [[2011–12 യൂറോപ്യൻ ഗോൾഡൻ ഷൂ|2012]], [[2012–13 യൂറോപ്യൻ ഗോൾഡൻ ഷൂ|2013]], [[2016–17 യൂറോപ്യൻ ഗോൾഡൻ ഷൂ|2017]], [[2017-18 യൂറോപ്യൻ ഗോൾഡൻ ഷൂ|2018]] *'''[[List of UEFA Champions League top scorers|യുവേഫ ചാമ്പ്യൻസ് ലീഗ് ടോപ്പ് ഗോൾ സ്കോറർ]]: 3''' :: [[2008–09 യുവേഫ ചാമ്പ്യൻസ് ലീഗ്|2009]], [[2009–10 യുവേഫ ചാമ്പ്യൻസ് ലീഗ്|2010]], [[2010–11 യുവേഫ ചാമ്പ്യൻസ് ലീഗ്|2011]] *'''[[യുവേഫ ബെസ്റ്റ് പ്ലെയർ ഇൻ യൂറോപ്പ്]]: 1''' :: [[യുവേഫ ബെസ്റ്റ് പ്ലെയർ ഇൻ യൂറോപ്പ്|2011]] *'''[[യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ]]: 1''' :: [[യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ|2009]] *'''[[യുവേഫ ക്ലബ്ബ് ഫുട്ബോൾ പുരസ്കാരം|യുവേഫ ചാമ്പ്യൻസ് ലീഗ് ഫോർവേഡ് ഓഫ് ദ ഇയർ]]: 1''' :: [[യുവേഫ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേഡ്|2009]] *'''[[2011 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ- കളിയിലെ കേമൻ]]: 1''' :: [[2011 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|2011]] *'''[[2009 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ- കളിയിലെ കേമൻ (ആരാധകർ തിരഞ്ഞെടുത്തത്)]]: 2''' :: [[2009 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|2009]], [[2011 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|2011]] *'''[[യുവേഫ ടീം ഓഫ് ദ ഇയർ]]: 3''' :: [[യുവേഫ ടീം ഓഫ് ദ ഇയർ|2008]], [[യുവേഫ ടീം ഓഫ് ദ ഇയർ|2009]], [[യുവേഫ ടീം ഓഫ് ദ ഇയർ|2010]] *'''[[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന]]: 5''' :: [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2005]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2007]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2008]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2009]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2010]] {{col-2}} *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ]]: 2''' :: [[ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ|2009]], [[ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ|2010]] *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ വേൾഡ് യങ്ങ് പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[ഫിഫ്പ്രോ|2006]], [[ഫിഫ്പ്രോ|2007]], [[ഫിഫ്പ്രോ|2008]] *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ സ്പെഷൽ യങ്ങ് പ്ലെയർ ഓഫ് ദ ഇയർ]]: 2''' :: [[ഫിഫ്പ്രോ|2007]], [[ഫിഫ്പ്രോ|2008]] *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ വേൾഡ് XI]]: 4''' :: [[ഫിഫ്പ്രോ വേൾഡ് XI|2007]], [[ഫിഫ്പ്രോ വേൾഡ് XI|2008]], [[ഫിഫ്പ്രോ വേൾഡ് XI|2009]], [[ഫിഫ്പ്രോ വേൾഡ് XI|2010]] *'''[[ഫിഫ U-20 ലോകകപ്പ്|ഫിഫ U-20 ലോകകപ്പ്- പരമ്പരയിലെ കേമൻ]]: 1''' :: [[2005 FIFA World Youth Championship#Awards|2005]] *'''[[ഫിഫ U-20 ലോകകപ്പ്|ഫിഫ U-20 ലോകകപ്പ് ടോപ്പ് ഗോൾ സ്കോറർ]]: 1''' :: [[2005 FIFA World Youth Championship#Awards|2005]] *'''[[കോപ്പ അമേരിക്ക|കോപ്പ അമേരിക്ക യങ്ങ് പ്ലെയർ ഓഫ് ദ ടൂർണ്ണമെന്റ്]]: 1''' :: [[2007 കോപ്പ അമേരിക്ക|2007]] *'''[[വേൾഡ് സോക്കർ (മാസിക)|വേൾഡ് സോക്കർ പ്ലെയർ ഓഫ് ദ ഇയർ]]: 1''' :: [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2009]] *'''[[വേൾഡ് സോക്കർ (മാസിക)|വേൾഡ് സോക്കർ യങ്ങ് പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2006]], [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2007]], [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2008]] *'''[[ഫിഫ ക്ലബ്ബ് ലോകകപ്പ്|ഫിഫ ക്ലബ്ബ് ലോകകപ്പ് സ്വർണ്ണപ്പന്ത്]]: 1''' :: [[2009 ഫിഫ ക്ലബ്ബ് ലോകകപ്പ്|2009]] *'''[[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|ESM ടീം ഓഫ് ദ ഇയർ]]: 5''' :: [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2005–06]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2007–08]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2008–09]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2009–10]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2010–11]] <!-- unsourced / uncertain notability--> *'''[[Onze d'Or]]: 2''' :: [[Onze d'Or|2009]], [[Onze d'Or|2010]] *'''[[ബ്രാവോ പുരസ്കാരം]]: 1''' :: [[ബ്രാവോ പുരസ്കാരം|2007]] *'''[[Tuttosport|Tuttosport Golden Boy]]: 1''' :: [[Tuttosport|2005]] *'''[[Marca Leyenda]]: 1''' :: [[Marca Leyenda#The list of winners|2009]] *'''[[യുവേഫ|യുവേഫ ബെസ്റ്റ് ഗോൾ ഓഫ് ദ ഇയർ]]: 1''' :: [[യുവേഫ|2007]] {{col-end}} == ചിത്രശാല == <gallery> പ്രമാണം:Lionel Messi 31mar2007.jpg|കളിക്കുന്നതിനിടെ പ്രമാണം:Lionel Messi Barca training.jpg|പരിശീലനത്തിൽ പ്രമാണം:Argentina team in St. Petersburg (cropped) Messi.jpg </gallery> == കുറിപ്പുകൾ == == അവലംബം == <references /> ==പുറത്തേക്കുള്ള കണ്ണികൾ== *{{Official website|http://www.leomessi.com/}} {{In lang|ca}} {{In lang|en}} {{In lang|es}} *{{fb link|LeoMessi}} *[http://www.fcbarcelona.com/web/english/futbol/temporada_11-12/plantilla/jugadors/messi.html FC Barcelona profile] {{Webarchive|url=https://web.archive.org/web/20111024200023/http://www.fcbarcelona.com/web/english/futbol/temporada_11-12/plantilla/jugadors/messi.html |date=2011-10-24 }} *[http://www.bdfutbol.com/en/j/j1753.html BDFutbol profile] *[http://www.transfermarkt.co.uk/en/lionel-messi/leistungsdaten/spieler_28003.html Transfermarkt profile] *{{soccerbase|39850}} *[http://soccernet.espn.go.com/players/stats?id=45843&cc=5739 Profile] {{Webarchive|url=https://web.archive.org/web/20100323003328/http://soccernet.espn.go.com/players/stats?id=45843&cc=5739 |date=2010-03-23 }} at ESPN *{{Nfteams|id=12563}} *{{FIFA player|229397}} *{{UEFA player|95803}} *[https://soccermalayalam-in.blogspot.com/2020/11/-lionel-messi-story-in-malayalam.html ലയണൽ മെസ്സി] {{Webarchive|url=https://web.archive.org/web/20220711230058/https://soccermalayalam-in.blogspot.com/2020/11/-lionel-messi-story-in-malayalam.html |date=2022-07-11 }} at [https://soccermalayalam-in.blogspot.com soccermalayalam.in] {{Webarchive|url=https://web.archive.org/web/20220711231401/https://soccermalayalam-in.blogspot.com/ |date=2022-07-11 }} {{Navboxes colour |title= Awards |bg= gold |list1= {{s-start}} {{s-ach}} {{succession box|title=[[FIFPro|FIFPro&nbsp;Young&nbsp;Player&nbsp;of&nbsp;the&nbsp;Year]]|before= [[Wayne Rooney]]|after=''Incumbent''|years=2006, 2007, 2008}} {{succession box|title=[[FIFPro#Awards|FIFPro&nbsp;Special Young&nbsp;Player&nbsp;of&nbsp;the&nbsp;Year]]|before= [[Cristiano Ronaldo]]|after= [[Sergio Agüero]]|years=2007, 2008}} {{succession box|title=[[List of UEFA Champions League top scorers|UEFA Champions League top scorer]]|before= [[Cristiano Ronaldo]] |after=Incumbent|years=[[2008–09 UEFA Champions League|2008–09]], [[2009–10 UEFA Champions League|2009–10]], [[2010–11 UEFA Champions League|2010–11]]}} {{S-end}} {{FIFA Ballon d'Or recipients}} {{FIFA World Player of the Year winners}} {{Ballon d'Or recipients}} {{World Soccer Footballer of the Year}} {{FIFPro World Player of the Year}} {{La Liga Foreign Player of the Year}} {{Trofeo EFE}} {{FIFA U-20 World Cup Golden Ball}} {{Argentine Footballer of the Year}} {{UEFA Club Footballer of the Year}} {{Trofeo Alfredo Di Stéfano}} {{Bravo award winners}} {{Golden Boy award winners}} {{La Liga top scorers}} {{Copa del Rey top scorers}} {{European Golden Shoe}} {{UEFA Champions League top scorers}} {{Adidas Golden Shoe}} }} {{Navboxes colour |title= Argentina squads |bg=#74ACDF |fg=white |bordercolor=black |list1= {{Argentina Squad 2006 World Cup}} {{Argentina squad 2007 Copa América}} {{Argentina Squad 2008 Summer Olympics}} {{Argentina Squad 2010 World Cup}} {{Argentina Squad 2011 Copa América}} }} {{FC Barcelona squad}} <references group="lower-greek"/> [[വർഗ്ഗം:1987-ൽ ജനിച്ചവർ]] [[വർഗ്ഗം:ജൂൺ 24-ന് ജനിച്ചവർ]] [[വർഗ്ഗം:2006 ഫിഫ ലോകകപ്പിലെ കളിക്കാർ]] [[വർഗ്ഗം:2010 ഫിഫ ലോകകപ്പിലെ കളിക്കാർ]] [[വർഗ്ഗം:2014 ഫിഫ ലോകകപ്പിലെ കളിക്കാർ]] [[വർഗ്ഗം:അർജന്റീനൻ ഫുട്ബോൾ കളിക്കാർ]] dk4ks47jum4ng2pvmnmaecj3vmvn8s6 4634179 4634178 2026-06-29T09:34:17Z ~2026-37163-70 219791 4634179 wikitext text/x-wiki {{തിരഞ്ഞെടുത്ത ലേഖനം}} {{Prettyurl|Lionel Messi}} ഒരു [[അർജന്റീന|അര്ജന്റീനിയൻ]] പ്രഫഷണൽ [[ഫുട്ബോൾ]] കളിക്കാരനാണ് '''ലിയോ''' എന്ന് വിളിക്കപ്പെടുന്ന '''ലിയോണൽ ലിയോ ആന്ദ്രസ് മെസ്സി''' ({{IPA-es|ljoˈnel anˈdɾes ˈmesi|-|Lionel Andrés Messi - Name.ogg}} (ജനനം ജൂൺ 24, 1987). ഇന്റർ മയാമിയിലും [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന ദേശീയ ടീമിലും]] ഫോർവേഡായി കളിക്കുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു.1st ronaldo<ref>{{cite news | last = Broadbent | first = Rick | date = 24 February 2006 | url = http://www.timesonline.co.uk/tol/sport/football/european_football/article734407.ece | title = Messi could be focal point for new generation | publisher = Times Online | accessdate = 31 March 2009 | location = London | archive-date = 2011-07-27 | archive-url = https://web.archive.org/web/20110727181929/http://www.timesonline.co.uk/tol/sport/football/european_football/article734407.ece | url-status = dead }}</ref><ref>{{cite news | last = Gordon | first = Phil | date = 28 July 2008 | url = http://www.timesonline.co.uk/tol/sport/football/scotland/article4412665.ece | title = Lionel Messi proves a class apart | publisher = Times Online | accessdate = 31 March 2009 | location = London | archive-date = 2008-12-04 | archive-url = https://web.archive.org/web/20081204081721/http://www.timesonline.co.uk/tol/sport/football/scotland/article4412665.ece | url-status = dead }}</ref><ref>{{cite news | last = Williams | first = Richard | date = 24 April 2008 | url = http://www.guardian.co.uk/sport/blog/2008/apr/24/ronaldosspotofanguishmessi?commentpage=2 | title = Messi's dazzling footwork leaves an indelible mark | publisher = The Guardian | accessdate = 31 March 2009 | location=London}}</ref> മെസ്സി തന്റെ 21 ആം വയസ്സിൽ [[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ]], [[ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ]] എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓയോറോടെ ( [[Ballon d'Or]]) ഈ ബഹുമതി 7 തവണ നേടുന്ന ആദ്യ കളിക്കാരനായി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.<ref name="Messi is best">{{cite web | title=Messi världens bästa fotbollsspelare | url=http://www.eurosport.se/fotboll/la-liga/2009-2010/messi-vann-ballon-d%27or_sto2139561/story.shtml | publisher=Eurosport | date=12 January 2009 | accessdate=23 March 2010 | archive-date=2015-09-27 | archive-url=https://web.archive.org/web/20150927140117/http://www.eurosport.se/fotboll/la-liga/2009-2010/messi-vann-ballon-d%27or_sto2139561/story.shtml | url-status=dead }}</ref><ref>{{cite news | url = http://www.rsssf.com/miscellaneous/europa-poy.html | title = European Footballer of the Year ("Ballon d'Or") | publisher = RSSSF | accessdate = 7 July 2009}}</ref><ref name="Gala 2008">{{cite news | url = http://es.fifa.com/mm/document/classic/awards/99/15/28/resultsmenforfifa.combyplayer.pdf | title = FIFA World Player Gala 2008 | publisher = FIFA | accessdate = 7 July 2009 | archive-date = 2019-05-15 | archive-url = https://web.archive.org/web/20190515125420/https://es.fifa.com/mm/document/classic/awards/99/15/28/resultsmenforfifa.combyplayer.pdf | url-status = dead }}</ref><ref>{{cite news | url = http://www.fifa.com/mm/document/classic/awards/finalmenbyplayer_32209.pdf | title = FIFA World Player Gala 2007 | publisher = FIFA | accessdate = 7 July 2009 | archive-date = 2017-06-30 | archive-url = https://web.archive.org/web/20170630222655/http://www.fifa.com/mm/document/classic/awards/finalmenbyplayer_32209.pdf | url-status = dead }}</ref> [[2022 ഫിഫ ലോകകപ്പ്|2022-ലെ ഫിഫ ലോകകപ്പിൽ]] അദ്ദേഹം ലോകകപ്പും ഗോൾഡൻ ബോളും നേടി. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം [[ഡിയഗോ മറഡോണ|ഡിയഗോ മറഡോണയുമായി]] സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ "പിൻഗാമി" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.<ref>{{cite news | last = Gardner | first = Neil | date = 19 April 2007 | url = http://www.timesonline.co.uk/tol/sport/football/article1676692.ece | title = Is Messi the new Maradona? | publisher = Times Online | accessdate = 31 March 2009 | location = London | archive-date = 2011-06-29 | archive-url = https://web.archive.org/web/20110629112333/http://www.timesonline.co.uk/tol/sport/football/article1676692.ece | url-status = dead }}</ref><ref>{{cite news|url=http://www.chinadaily.com.cn/english/doc/2006-02/25/content_523966.htm|title=Maradona proclaims Messi as his successor|author=Reuters|publisher= China Daily |date= 25 February 2006 |accessdate= 8 October 2006}}</ref> നന്നേ ചെറുപ്പത്തിൽ തന്നെ മെസ്സി കളിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാർസലോണ വളരെ വേഗം തിരിച്ചറിഞ്ഞു. ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു. അതിനാൽ [[റൊസാരിയോ]] എന്ന സ്ഥലത്തെ ക്ലബ്ബായ [[ന്യൂവെൽസ്സ് ഓൾഡ് ബോയ്സ്]] ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം [[യൂറോപ്പ്|യൂറോപ്പിൽ]] സ്ഥിരതാമസമാക്കുകയും ചെയ്തു. [[2004-2005 ലാ ലിഗ|2004-2005 സീസണിൽ]] അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തിൽ തന്നെ അദ്ദേഹം [[ഗോൾ]] നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ആദ്യ സീസണിൽ തന്നെ ബാർസലോണ [[ലാ ലിഗ]] കപ്പ് നേടി. [[2006-2007 ലാ ലിഗ|2006-2007 സീസണിലാണ്]] അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസിക്ക് മത്സരത്തിൽ (el clásico or The Classic) ഒരു ഹാട്രിക്ക് നേടിയതടക്കം 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ നേടി. [[2008-2009 ലാ ലിഗ|2008-09]] സീസണിൽ അദ്ദേഹം 38 ഗോളുകൾ നേടി. ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു. [[2009-2010 ലാ ലിഗ|2009-10]] സീസണിൽ അദ്ദേഹം എല്ലാ മത്സരങ്ങളിലുമായി 47 ഗോളുകൾ നേടുകയും, ബാർസലോണക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയെന്ന ബഹുമതി [[റൊണാൾഡോ|റൊണാൾഡോയോടൊപ്പം]] പങ്കിടുകയും ചെയ്തു. 2005 ലെ [[ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ്|ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ]] മെസ്സി ആയിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഫൈനലിൽ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് ആ ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. അതിനുശേഷം അദ്ദേഹം [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന]] ടീമിലെ സ്ഥിരം അംഗമായി. [[ഫിഫ ലോകകപ്പ്|ഫിഫ ലോകകപ്പിൽ]] കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരനായി അദ്ദേഹം മാറി. 2007 ലെ [[കോപ്പ അമേരിക്ക|കോപ്പ അമേരിക്കയിൽ]] രണ്ടാം സ്ഥാനക്കാരനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2008 ലെ [[ബീജിങ്ങ് ഒളിമ്പിക്സ്|ബീജിങ്ങ് ഒളിമ്പിക്സിൽ]] ജേതാക്കളായ അർജന്റീന ടീമിൽ മെസ്സിയും ഒരു അംഗമായിരുന്നു. ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. 2012 ഡിസംബർ 9ന് ഒരു കലണ്ടർ വർഷം ഏറ്റവുമതികം ഗോൾ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡിൽ ഗെർഡ് മുള്ളറെ (85 ഗോളുകൾ) മറികടന്നു. 2012 ഡിസംബർ 23 ന് ഒരു കലണ്ടർ വർഷം 91 ഗോളുകൾ എന്ന സർവ്വ കാല റിക്കാർഡ് സ്ഥാപിച്ചു.2022ഇൽ ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ അർജൻ്റീനയെ വിജയികൾ ആക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുകയും എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി പരക്കെ കണക്കാക്കപ്പെടുകയും ചെയ്യുന്ന മെസ്സി റെക്കോർഡ് എട്ട് ബാലൺ ഡി ഓർ അവാർഡുകൾ നേടിയിട്ടുണ്ട്. == ആദ്യ കാല ജീവിതം മെസ്സി == 1987 ജൂൺ 24 ന് ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും (ഫാക്ടറി തൊഴിലാളി) സെലിയ മറിയ കുചിറ്റിനിയുടേയും (തൂപ്പുകാരി) മകനായി [[അർജന്റീന|അർജന്റീനയിലെ]] [[റോസാരിയോ]] എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്.<ref>{{cite news | url = http://www.independent.co.uk/news/people/profiles/lionel-messi-magic-in-his-feet-1928768.html | last = Carlin | first = John | publisher = The Independent | title = Lionel Messi: Magic in his feet | accessdate = 7 April 2010 | date = 27 March 2010 | location=London}}</ref><ref>{{cite web | url = http://www.pagina12.com.ar/diario/deportes/8-121094-2009-03-07.html | last = Veiga | first = Gustavo | publisher = Página/12 | title = Los intereses de Messi | accessdate = 31 May 2009 |language= Spanish}}</ref><ref name="mission">{{cite news | url = http://www.timesonline.co.uk/tol/sport/football/european_football/article3779961.ece | publisher = Times Online | title = Lionel Messi on a mission | last = Hawkey | first = Ian | date = 20 April 2008 | accessdate = 30 May 2009 | location = London | archive-date = 2008-08-30 | archive-url = https://web.archive.org/web/20080830020412/http://www.timesonline.co.uk/tol/sport/football/european_football/article3779961.ece | url-status = dead }}</ref> ഇറ്റലിയിലെ [[അൻകോന]] എന്ന നഗരത്തിൽ നിന്നും 1883 ൽ കുടിയേറിപ്പാർത്തതാണ് മെസ്സിയുടെ പൂർവ്വികനായ ഏയ്ഞ്ചലോ മെസ്സി.<ref name="El origen de los Messi">{{cite web |url=http://www.aldia.cr/ad_ee/2006/febrero/24/ovacion11.html |title= El origen de los Messi está en Italia |accessdate= 7 July 2009 | date= 24 February 2006 | publisher= Al Día | last = Aguilar | first = Alexander |language= Spanish}}</ref><ref name="Las raíces italianas de Leo Messi">{{cite web |url=http://hemeroteca.elmundodeportivo.es/preview/2005/10/07/pagina-5/722791/pdf.html |title= Las raíces italianas de Leo Messi |accessdate= 7 July 2009 |date = 7 October 2005 |publisher= El Mundo Deportivo | last = Cubero | first = Cristina|language= Spanish}}</ref> അദ്ദേഹത്തിന് റോഡ്രിഗോ എന്നും മത്യാസ് എന്നും പേരുള്ള രണ്ട് ജ്യേഷ്ഠന്മാരുണ്ട്. കൂടാതെ മരിയ സോൾ എന്നു പേരുള്ള ഒരു സഹോദരിയും.<ref>{{cite web | url = http://www.nbcolympics.com/athletes/athlete=1246/bio/ | publisher = NBC | title = Lionel Messi bio | accessdate = 30 May 2009 | archive-date = 2017-05-13 | archive-url = https://web.archive.org/web/20170513153151/http://www.nbcolympics.com/athletes/athlete=1246/bio | url-status = dead }}</ref> അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി.<ref name=Williams>{{cite news | last = Williams | first = Richard | url = http://www.guardian.co.uk/football/2006/feb/24/championsleague1 | publisher = The Guardian | title = Messi has all the qualities to take world by storm | accessdate = 3 May 2008 | date = 26 February 2006 | location=London}}</ref> 1995 ൽ പ്രാദേശിക പട്ടണമായ റൊസാരിയോവിലെ ഒരു ക്ലബ്ബായ [[ന്യൂവെൽസ് ഓൾഡ് ബോയ്സ്|ന്യൂവെൽസ് ഓൾഡ് ബോയ്സിൽ]] ചേർന്നു.<ref name=Williams/> 11 ആം വയസ്സിൽ അദ്ദേഹത്തിന്റെ വളർച്ചക്കു ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു.<ref>{{cite news | url = http://www.telegraph.co.uk/sport/football/european/championsleague/5099857/Franck-Ribery-the-man-to-challenge-Lionel-Messi-and-Barcelona.html | title = Franck Ribery the man to challenge Lionel Messi and Barcelona | publisher = Daily Telegraph | last = White | first = Duncan | date = 4 April 2009 | accessdate = 7 July 2009 | location = London | archive-date = 2010-03-23 | archive-url = https://web.archive.org/web/20100323094801/http://www.telegraph.co.uk/sport/football/european/championsleague/5099857/Franck-Ribery-the-man-to-challenge-Lionel-Messi-and-Barcelona.html | url-status = dead }}</ref> അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ [[റിവർ പ്ലേറ്റ്|റിവർ പ്ലേറ്റിന്]] മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും $900 ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.<ref name="mission"/> എന്നാൽ [[ബാർസലോണ|ബാർസലോണയുടെ]] സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന [[കാർലെസ് റെക്സാച്ച്]] അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കൾ സ്പെയിനിലെ [[കാറ്റലോണിയ|കാറ്റലോണിയയിലെ]] [[ലെയ്ഡ|ലെയ്ഡയിൽ]] ഉണ്ടായിരുന്നു.<ref name="mission"/> മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാർസലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടു.<ref name=fifa.com/> അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവർ പറഞ്ഞു.<ref name=Williams/> ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങുകയും ചെയ്തു.<ref name=fifa.com>{{cite news |url=http://www.fifa.com/tournaments/archive/tournament=107/edition=248388/news/newsid=103182.html |title=The new messiah |publisher=FIFA |date=5 March 2006 |accessdate=25 July 2006 |archive-date=2013-12-25 |archive-url=https://web.archive.org/web/20131225005810/http://www.fifa.com/tournaments/archive/tournament=107/edition=248388/news/newsid=103182.html |url-status=dead }}</ref> അദ്ദേഹത്തിന്റെ രണ്ട് ബന്ധുസഹോദരർ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു : [[മാക്സി ബിനാക്കുച്ചി|മാക്സി ബിനാക്കുച്ചിയും]] [[ഇമ്മാനുവൽ ബിനാക്കുച്ചി|ഇമ്മാനുവൽ ബിനാക്കുച്ചിയും]].<ref name="Último Segundo">{{cite news|url=http://ultimosegundo.ig.com.br/esportes/seu_time/flamengo/2007/08/20/maxi_afirma_que_messi_deve_vir_ao_brasil_para_ve_lo_jogar_972383.html|title=Maxi afirma que Messi deve vir ao Brasil para vê-lo jogar|publisher=Último Segundo|date=20 August 2007|accessdate=3 November 2009|language=pt|archive-date=2009-02-27|archive-url=https://web.archive.org/web/20090227172313/http://ultimosegundo.ig.com.br/esportes/seu_time/flamengo/2007/08/20/maxi_afirma_que_messi_deve_vir_ao_brasil_para_ve_lo_jogar_972383.html|url-status=dead}}</ref><ref>{{cite news|url=http://www.tz-online.de/sport/fussball/tsv-1860/biancucchi-hoert-mir-mit-messi-auf-498339.html|title=Hört mir auf mit Messi!|publisher=TZ Online|date= 20 October 2009 |accessdate= 3 November 2009 |language=de|first=Claudius |last=Mayer}}</ref> == ക്ലബ്ബ് ജീവിതം == === ബാർസലോണ === 2003 നവംബർ 13 ന് (അപ്പോൾ പ്രായം 16 വർഷവും 145 ദിവസവും) [[F.C. പോർട്ടോ|പോർട്ടോയുമായുള്ള]] സൗഹൃദ മത്സരത്തിലൂടെ മെസ്സി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു.<ref name="footballdb">{{cite news |url=http://www.footballdatabase.com/index.php?page=player&Id=222&b=true |title=Lionel Andres Messi&nbsp;— FCBarcelona and Argentina |publisher=Football Database |accessdate= 23 August 2006}}</ref><ref>{{cite news|url=http://edition.cnn.com/2009/SPORT/football/05/22/messi.football.best.world/index.html|title=Profile: Lionel Messi|author=Tutton, Mark and Duke, Greg|publisher=CNN|date=22 May 2009|accessdate=30 May 2009|archive-date=2019-04-11|archive-url=https://web.archive.org/web/20190411213640/http://edition.cnn.com/2009/SPORT/football/05/22/messi.football.best.world/index.html|url-status=dead}}</ref> ഒരു വർഷത്തിനുള്ളിൽ [[ഫ്രാങ്ക് റൈക്കാർഡ്]] അദ്ദേഹത്തെ തന്റെ ആദ്യ ലീഗ് മത്സരം കളിക്കാൻ അനുവദിച്ചു. 2004 ഒക്ടോബർ 16 ന് (അപ്പോൾ പ്രായം 17 വർഷവും 114 ദിവസവും) [[F.C. എസ്പാന്യോൾ|എസ്പാന്യോളിനെതിരെയായിരുന്നു]] ആ മത്സരം. ആ മത്സരത്തോടു കൂടി ബാർസലോണക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മെസ്സി മാറി (ഈ റെക്കോർഡ് 2007 സെപ്റ്റംബറിൽ ബാർസലോണയിലെ തന്നെ [[ബോജൻ ക്രികിച്]] തകർത്തു). 2005 മെയ് 1 ന് [[അൽബാസെറ്റെ ബലോംപി|അൽബാസെറ്റെക്കെതിരെ]] അദ്ദേഹം തന്റെ ആദ്യ ഗോൾ ബാർസലോണക്കായി നേടി. അപ്പോൾ മെസ്സിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാർസലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി.<ref>{{cite web | url = http://www.fcbarcelona.com/web/english/noticies/futbol/temporada07-08/10/n071016101878.html | title = Meteoric rise in three years | accessdate = 3 May 2008 | publisher = fcbarcelona.com | archive-date = 2011-09-06 | archive-url = https://web.archive.org/web/20110906093707/http://www.fcbarcelona.com/web/english/noticies/futbol/temporada07-08/10/n071016101878.html | url-status = dead }}</ref> 2007 ൽ മെസ്സിയുടെ സഹായത്തോടെ നേടിയ ഒരു ഗോളിലൂടെ [[ബോജൻ ക്രികിച്]] ആ റെക്കോർഡും തകർത്തു.<ref>{{cite web | url = http://www.fcbarcelona.cat/web/english/noticies/futbol/temporada07-08/10/n071020101276.html | title = Krkic enters the record books | accessdate = 16 July 2009 | date = 21 October 2007 | publisher = fcbarcelona.cat | last = Nogueras | first = Sergi | archive-date = 2011-08-19 | archive-url = https://archive.today/20110819191710/http://www.fcbarcelona.cat/web/english/noticies/futbol/temporada07-08/10/n071020101276.html | url-status = dead }}</ref> മെസ്സി തന്റെ മുൻ കോച്ചായ റൈക്കാർഡിനെപ്പറ്റി ഇങ്ങനെ പറഞ്ഞു : {{cquote|അദ്ദേഹമാണ് എന്റെ കളിജീവിതം തുടങ്ങിവെച്ചത് എന്ന വസ്തുത ഞാനൊരിക്കലും മറക്കില്ല. എന്റെ 16 ഓ 17 ഓ വയസ്സിൽ തന്നെ അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു.<ref>{{cite web|url=http://www.soccerway.com/news/2009/December/10/messi-rijkaard-gave-us-more-freedom/|title=Messi: "Rijkaard gave us more freedom"|date=10 December 2009|publisher=soccerway.com}}</ref>}} ==== 2005-06 സീസൺ ==== {{ quote box | width = 30% | align = right | quote = ''മറഡോണയോ പെലെയോ എന്ന സംശയം അവസാനിക്കാൻ പോകുന്നു'' | source = [[ഡിയേഗോ മറഡോണ]], 2010 ലോകകപ്പ് മെസ്സി ജയിച്ചാൽ എന്ന അവസരത്തിൽ<ref>{{cite news|url=http://soccernet.espn.go.com/world-cup/story/_/id/767712/ce/uk/?cc=5739&ver=global|title=Diego Maradona: Lionel Messi playing kick-about with Jesus|last=|first=|publisher=ESPN|date=8 April 2010|accessdate=8 April 2010|archive-date=2012-10-24|archive-url=https://web.archive.org/web/20121024073752/http://soccernet.espn.go.com/world-cup/story/_/id/767712/ce/uk/?cc=5739&ver=global|url-status=dead}}</ref> }} സെപ്റ്റംബർ 16 ന് മൂന്നു മാസത്തിനിടയിൽ രണ്ടാം തവണയും ബാർസലോണ, മെസ്സിയുമായുള്ള കരാർ പുതുക്കി. ആ പ്രാവശ്യം അദ്ദേഹത്തെ ഒന്നാം നിര ടീമിലേക്ക് തിരഞ്ഞെടുത്തുകൊണ്ടാണ് കരാർ 2014 ജൂൺ വരെ പുതുക്കിയത്.<ref name=Williams/> 2005 സെപ്റ്റംബർ 26 ന് മെസ്സി സ്പാനിഷ് പൗരത്വം നേടി.<ref>{{cite news |url=http://thestar.com.my/sports/story.asp?file=/2005/9/28/sports/12165057&sec=sports |title=Good news for Barcelona as Messi gets his Spanish passport |publisher=The Star Online|date= 28 May 2005 |accessdate= 29 May 2009}}</ref> അതോടെ അദ്ദേഹം ലാ ലിഗയിൽ കളിക്കുന്നതിന് പൂർണ്ണസജ്ജനായി. സെപ്റ്റംബർ 27 ന് [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിൽ]] ഇറ്റാലിയൻ ക്ലബ്ബായ [[ഉഡിനീസ് കാൽസിയോ|ഉഡിനീസിനെതിരെയായിരുന്നു]] അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശികളുമായുള്ള കളി.<ref name="footballdb"/> അദ്ദേഹം പകരക്കാരനായി ഇറങ്ങിയപ്പോൾ [[കാമ്പ് ന്യൂ|കാമ്പ് ന്യൂവിലെ]] ബാർസലോണയുടെ ആരാധകർ എഴുന്നേറ്റുനിന്നുകൊണ്ട് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റേയും [[റൊണാൾഡീന്യോ|റൊണാൾഡീന്യോവിന്റേയും]] കൂട്ടുകെട്ട് ആരാധകർക്കൊരു വിരുന്നൊരുക്കി.<ref>{{cite news |author=Reuters |url=http://in.rediff.com/sports/2005/sep/28messi.htm |title=Ronaldinho scores the goals, Messi takes the plaudits |publisher=Rediff|date= 28 September 2005 |accessdate= 23 August 2006}}</ref> മെസ്സി ആ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ സ്വന്തമാക്കി. കൂടാതെ 6 ചാമ്പ്യൻസ് ലീഗ് കളികളിൽ നിന്നായി ഒരു ഗോളും നേടി. ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ടിലെ രണ്ടാം പാദത്തിൽ [[ചെൽസി F.C.|ചെൽസിക്കെതിരായി]] നടന്ന മത്സരത്തിൽ വലതു തുടയിലെ പേശിക്കുണ്ടായ പരിക്കുമൂലം അദ്ദേഹത്തിന്റെ ആ സീസൺ 2006 മാർച്ച് 7 ന് അവസാനിച്ചു.<ref>{{cite news |url=http://soccernet.espn.go.com/news/story?id=366008&cc=3436 |title=Frustrated Messi suffers another injury setback |publisher=ESPN Soccernet |date=26 April 2006 |accessdate=22 July 2006 |archive-date=2012-10-24 |archive-url=https://web.archive.org/web/20121024073801/http://soccernet.espn.go.com/news/story?id=366008&cc=3436 |url-status=dead }}</ref> [[ഫ്രാങ്ക് റൈക്കാർഡ്|റൈക്കാർഡിന്റെ]] ബാർസലോണ ആ സീസണിൽ സ്പെയിനിലേയും യൂറോപ്പിലേയും ജേതാക്കളായിരുന്നു.<ref>{{cite news |url=http://www.independent.co.uk/sport/football/premier-league/arsenal-1-barcelona-2-barcelona-crush-heroic-arsenal-in-space-of-four-brutal-minutes-478659.html |title=Arsenal 1 Barcelona 2: Barcelona crush heroic Arsenal in space of four brutal minutes |last = Wallace | first = Sam | publisher=The Independent |date= 18 May 2006 |accessdate= 3 June 2009 | location=London}}</ref><ref>{{cite news |url=http://news.bbc.co.uk/sport1/hi/football/europe/4970966.stm |title=Barca retain Spanish league title | publisher=BBC Sport |date= 3 May 2006 |accessdate= 3 June 2009}}</ref> ==== 2006-07 സീസൺ ==== [[പ്രമാണം:Barcelona vs Rangers.jpg|thumb|2007 ൽ [[റേഞ്ചേഴ്സ് F.C.|റേഞ്ചേഴ്സിനെതിരെ]] മെസ്സിയുടെ പ്രകടനം]] 2006-07 സീസണിൽ മെസ്സി സ്ഥിരമായി ഒന്നാം ടീമിൽ ഇടംപിടിച്ചു തുടങ്ങി. 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ മെസ്സി നേടി.<ref>{{cite news | url=http://www.national-football-teams.com/v2/player.php?id=12563 |title=Lionel Messi at National Football Teams |publisher=National Football Teams |accessdate= 17 July 2009}}</ref> നവംബർ 12 ന് [[റയൽ സരഗോസ|റയൽ സരഗോസയുമായുള്ള]] മത്സരത്തിനിടെ പരിക്കേറ്റതുമൂലം അദ്ദേഹത്തിന് മൂന്ന് മാസം നഷ്ടപ്പെട്ടു.<ref>{{cite press release |url=http://www.fcbarcelona.com/eng/noticias/noticias/n06111404.shtml |title=Doctors happy with Messi op |publisher=FCBarcelona.com |date=14 November 2006 |accessdate=16 November 2006 |archive-date=2006-11-26 |archive-url=https://web.archive.org/web/20061126040828/http://www.fcbarcelona.com/eng/noticias/noticias/n06111404.shtml |url-status=dead }}</ref><ref>{{cite news |url=http://www.fifa.com/en/comp/index/0,2442,125576,00.html?articleid=125576 |title=Messi to miss FIFA Club World Cup |date=13 November 2006 |publisher=FIFA.com/Reuters |accessdate=18 January 2006 |archiveurl=https://web.archive.org/web/20071211061548/http://fifa.com/en/comp/index/0,2442,125576,00.html?articleid=125576 |archivedate=2007-12-11 |url-status=live }}</ref> അർജന്റീനയിൽ വെച്ച് അദ്ദേഹം സുഖം പ്രാപിച്ചു. പരിക്ക് ഭേദപ്പെട്ടതിനു ശേഷമുള്ള ആദ്യ മത്സരം ഫെബ്രുവരി 11 ന് [[റേസിംഗ് ഡി സന്റാൻഡർ|റേസിംഗ് സന്റാൻഡറിനെതിരെ]] ആയിരുന്നു.<ref>{{cite news |url=http://barcelona.theoffside.com/la-liga/barcelona-racing-santander-sunday-3pm-est.html |title=Barcelona&nbsp;— Racing Santander |publisher=The Offside |date=19 January 2008 |accessdate=30 May 2009 |archive-date=2012-05-30 |archive-url=https://archive.today/20120530090054/http://barcelona.theoffside.com/la-liga/barcelona-racing-santander-sunday-3pm-est.html |url-status=dead }}</ref> ആ മത്സരത്തിൽ അദ്ദേഹം രണ്ടാം പകുതിയിൽ ഒരു പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. മാർച്ച് 11 ന് നടന്ന ക്ലാസിക്ക് മത്സരത്തിൽ മെസ്സി വളരെ നല്ല നിലവാരത്തിലാണ് കളിച്ചത്. 10 പേരായി ചുരുങ്ങിയ ബാർസലോണക്ക് അദ്ദേഹം തന്റെ [[ഹാട്രിക്|ഹാട്രിക്കിലൂടെ]] സമനില നേടിക്കൊടുത്തു. അദ്ദേഹം നേടിയ മൂന്നു ഗോളുകളും സമനില ഗോളുകളായിരുന്നു (Equalisers).അതിലെത്തന്നെ അവസാനത്തെ ഗോൾ [[ഇഞ്ച്വറി ടൈം|ഇഞ്ച്വറി ടൈമിലായിരുന്നു]] നേടിയത്.<ref>{{cite news |url= http://www.independent.co.uk/sport/football/european/barcelona-3-real-madrid-3-magical-messi-is-barcelonas-hero-439788.html |title= Magical Messi is Barcelona's hero |last= Hayward |first= Ben |publisher= The Independent |date= 11 March 2007 |accessdate= 30 May 2009 |location= London |archive-date= 2011-09-06 |archive-url= https://web.archive.org/web/20110906081352/http://www.independent.co.uk/sport/football/european/barcelona-3-real-madrid-3-magical-messi-is-barcelonas-hero-439788.html |url-status= dead }}</ref> ഇതിലൂടെ, ക്ലാസ്സിക്ക് മത്സരത്തിൽ [[ഇവാൻ സമോറാനോ|ഇവാൻ സമോറാനോക്ക്]] ശേഷം (1994-95 സീസണിൽ [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡിന്]] വേണ്ടി) ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി.<ref>{{cite news |url=http://www.fifa.com/worldfootball/clubfootball/news/newsid=113101.html |title=Inter beat AC, Messi headlines derby |date=11 March 2007 |publisher=FIFA |accessdate=30 May 2009 |archive-date=2014-08-03 |archive-url=https://web.archive.org/web/20140803140827/http://www.fifa.com/worldfootball/clubfootball/news/newsid=113101.html |url-status=dead }}</ref> ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മെസ്സി തന്നെയാണ്. സീസണിന്റെ അവസാനത്തോടു കൂടി അദ്ദേഹം കൂടുതൽ ഗോളുകൾ നേടാൻ തുടങ്ങി. ലീഗിൽ അദ്ദേഹം നേടിയ 14 ഗോളുകളിൽ 11 ഗോളുകളും അവസാന 13 മത്സരങ്ങളിൽ നിന്നാണ്.<ref>{{cite news |url=http://soccernet.espn.go.com/players/gamelog?id=45843&season=2006&cc=5739 |title=Lionel Messi 2006/07 season statistics |publisher=ESPN Soccernet |accessdate=3 June 2009 |archive-date=2010-03-26 |archive-url=https://web.archive.org/web/20100326235840/http://soccernet.espn.go.com/players/gamelog?id=45843 |url-status=dead }}</ref> ''പുതിയ മറഡോണ'' എന്ന പേര് അദ്ദേഹത്തിന് ചാർത്തി നൽകപ്പെട്ടു. ഒരേയൊരു സീസണിനുള്ളിൽ തന്നെ മറഡോണയുടെ പ്രശസ്തമായ പല ഗോളുകളും പുനഃസൃഷ്ടിച്ചത് അതിനൊരു കാരണമായി.<ref name="maradonalike">{{cite news |url=http://www.telegraph.co.uk/sport/football/european/2311407/The-greatest-goal-ever.html |title=The greatest goal ever? |date= 20 April 2007 |publisher= Daily Telegraph | last = Lowe| first = Sid | accessdate= 7 July 2009 | location=London}}</ref> 2007 ഏപ്രിൽ 18 ന് [[കോപ്പ ദെൽ റെയ്]] സെമി ഫൈനൽ മത്സരത്തിൽ [[ഗെറ്റാഫെ|ഗെറ്റാഫെക്കെതിരെ]] അദ്ദേഹം 2 ഗോളുകൾ നേടി. [[മെക്സിക്കോ|മെക്സിക്കോയിൽ]] വെച്ച് നടന്ന [[1986 ഫുട്ബോൾ ലോകകപ്പ്|1986 ലെ ഫുട്ബോൾ ലോകകപ്പിൽ]] [[ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം|ഇംഗ്ലണ്ടിനെതിരെ]] മറഡോണ നേടിയ ഗോളിനോട് ([[നൂറ്റാണ്ടിന്റെ ഗോൾ]] എന്നും അറിയപ്പെടുന്നു) വളരെയധികം സാമ്യമുള്ളവയായിരുന്നു അവ.<ref>{{cite web | url=http://soccernet.espn.go.com/news/story?id=423002&cc=3888 | title=Messi dazzles as Barça reach Copa Final | publisher=ESPN Soccernet | date=18 April 2007 | access-date=2010-12-03 | archive-date=2012-10-24 | archive-url=https://web.archive.org/web/20121024073812/http://soccernet.espn.go.com/news/story?id=423002&cc=3888 | url-status=dead }}</ref> ഇതിലൂടെ മെസ്സി മറഡോണയുമായി വളരെയധികം താരതമ്യം ചെയ്യപ്പെട്ടു. സ്പാനിഷ് പത്രങ്ങൾ മെസ്സിയെ ''മെസ്സിഡോണ'' എന്ന് വിളിച്ചു.<ref>{{cite web | url= http://www.hindu.com/2007/07/14/stories/2007071455691800.htm | title= Can ‘Messidona’ beat Maradona? | publisher= The Hindu | date= 14 July 2007 | access-date= 2010-12-27 | archive-date= 2013-10-14 | archive-url= https://web.archive.org/web/20131014194308/http://www.hindu.com/2007/07/14/stories/2007071455691800.htm | url-status= dead }}</ref> അദ്ദേഹം ആ ഗോളിനിടയിൽ 62 മീറ്ററുകൾ (203 അടികൾ) തന്നെ ഓടി, 6 കളിക്കാരെ (ഗോളിയടക്കം) തന്നെ കബളിപ്പിച്ചു, ഒരേ സ്ഥാനത്തുനിന്നു തന്നെ നിറയൊഴിച്ചു, ആഹ്ലാദസമയത്ത്, 21 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിൽ മറഡോണ ചെയ്തതുപോലെ കോർണർ പതാകക്കടുത്തേക്ക് ഓടി.<ref name="maradonalike"/> മത്സരത്തിനു ശേഷം പത്രസമ്മേളനത്തിൽ സഹകളിക്കാരനായ [[ഡെക്കോ]] പറഞ്ഞു : "''എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഗോളാണ് അത്.''"<ref>{{cite news |url=http://www.telegraph.co.uk/sport/main.jhtml?xml=/sport/2007/04/20/sfnmes20.xml |title=The greatest goal ever? |last=Lowe |first=Sid |publisher=Daily Telegraph |date=20 April 2007 |accessdate=7 May 2007 |location=London |archive-date=2008-05-13 |archive-url=https://web.archive.org/web/20080513171834/http://www.telegraph.co.uk/sport/main.jhtml?xml=%2Fsport%2F2007%2F04%2F20%2Fsfnmes20.xml |url-status=dead }}</ref> 1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മറഡോണ നേടിയ [[ദൈവത്തിന്റെ കൈ]] എന്ന് പ്രശസ്തമായ ഗോളിനോട് സമാനമായ ഒരു ഗോൾ മെസ്സി [[RCD എസ്പാന്യോൾ|എസ്പാന്യോളിനെതിരെ]] നേടി. മെസ്സി പന്തിനായി കുതിക്കുകയും ഗോളിയായ [[കാർലോസ് കമേനി|കാർലോസ് കമേനിയെ]] കബളിപ്പിച്ച് ആ പന്ത് സ്വന്തം കൈകൊണ്ട് വലയിലേക്ക് തട്ടിയിടുകയുമാണ് ചെയ്തത്.<ref name="Hand of Messi">{{cite news |url=http://www.timesonline.co.uk/tol/sport/football/european_football/article1910271.ece |title=Hand of Messi saves Barcelona |last=Mitten |first=Andy |publisher=Times Online |date=10 June 2007 |accessdate=12 January 2008 |location=London |archive-date=2008-10-13 |archive-url=https://web.archive.org/web/20081013021540/http://www.timesonline.co.uk/tol/sport/football/european_football/article1910271.ece |url-status=dead }}</ref> അത് ശരിയായ ഒരു [[ഹാൻഡ്ബോൾ (ഫുട്ബോൾ)|ഹാൻഡ്ബോൾ]] ആണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നെങ്കിലും ഗോൾ നൽകപ്പെട്ടു.<ref name="Hand of Messi"/> ==== 2007-08 സീസൺ ==== [[പ്രമാണം:Messi 22 Sep 07 v Sevilla.JPG|thumb|കാമ്പ് ന്യൂവിൽ വെച്ച് നടന്ന സെവിയ്യക്കെതിരായ മത്സരത്തിൽ മെസ്സി ബാർസലോണയെ 2-0 എന്ന നിലയിലേക്ക് നയിക്കുന്നു, 2007 സെപ്റ്റംബർ 22|കണ്ണി=Special:FilePath/Messi_22_Sep_07_v_Sevilla.JPG]] 2007-08 സീസണിലെ ആദ്യ ആഴ്ചയിൽ 5 ഗോളുകൾ നേടി മെസ്സി ബാർസലോണയെ ലാ ലിഗയിലെ ആദ്യ നാല് ടീമുകളിലൊന്നാക്കി. സെപ്റ്റംബർ 19 ന് സ്വന്തം മൈതാനത്ത് വെച്ച് നടന്ന [[ഒളിമ്പിക് ലിയോൺ|ലിയോണിനെതിരായ]] മത്സരത്തിൽ മെസ്സിയുടെ ഗോളിന്റെ പിൻബലത്തിൽ ബാർസലോണ 3-0 ന് വിജയിച്ചു.<ref>{{cite news|url=http://soccernet.espn.go.com/report?id=228758&&cc=5739|title=Barcelona 3–0 Lyon: Messi orchestrates win|publisher=ESPN Soccernet|date=19 September 2007|accessdate=27 May 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081230/http://soccernet.espn.go.com/report?id=228758&&cc=5739|url-status=dead}}</ref> സെപ്റ്റംബർ 22 ന് [[FC സെവിയ്യ|സെവിയ്യക്കെതിരായി]] നടന്ന മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി.<ref>{{cite news|url=http://www.soccerway.com/matches/2007/09/22/spain/primera-division/futbol-club-barcelona/sevilla-futbol-club/480859/|title=Barcelona vs. Sevilla|publisher=Soccerway|date= 22 September 2007 |accessdate= 29 May 2009}}</ref> സെപ്റ്റംബർ 26 ന് [[റയൽ സരഗോസ|റയൽ സരഗോസയുമായുള്ള]] മത്സരത്തിലും അദ്ദേഹം 2 ഗോളുകൾ നേടി, ബാർസലോണയുടെ 4-1 വിജയത്തിൽ മുഖ്യ പങ്കാളിയായി.<ref>{{cite news|url=http://barcelona.theoffside.com/injuries/barcelona-4-1-zaragoza-review.html|title=Barcelona 4–1 Zaragoza|author=Isaiah|publisher=The Offside|date=26 September 2007|accessdate=27 May 2009|archive-date=2012-03-11|archive-url=https://web.archive.org/web/20120311091432/http://barcelona.theoffside.com/injuries/barcelona-4-1-zaragoza-review.html|url-status=dead}}</ref> ഫെബ്രുവരി 27 ന് [[വലൻസിയ CF|വലൻസിയക്കെതിരെ]] അദ്ദേഹം ബാർസലോണക്ക് വേണ്ടിയുള്ള തന്റെ 100 ആം മത്സരം കളിച്ചു.<ref>{{cite news|url=http://www.fifa.com/worldfootball/clubfootball/news/newsid=700689.html|title=Xavi late show saves Barca|author=FIFA|publisher=FIFA|date=27 February 2008|accessdate=27 May 2009|archive-date=2014-08-03|archive-url=https://web.archive.org/web/20140803053023/http://www.fifa.com/worldfootball/clubfootball/news/newsid=700689.html|url-status=dead}}</ref> മുന്നേറ്റ വിഭാഗത്തിൽ [[ഫിഫ്പ്രോ ലോക 11|ഫിഫ്പ്രോ ലോക 11 കളിക്കാരൻ പുരസ്കാരത്തിന്]] മെസ്സി നാമനിർദ്ദേശം ചെയ്യപ്പെട്ടു.<ref>{{cite news|url=http://worldx1.fifpro.org/index.php?mod=plink&id=14697|title=FIFPro World XI|publisher=FIFPro|accessdate=30 May 2009|archive-date=2011-10-09|archive-url=https://web.archive.org/web/20111009021258/http://worldx1.fifpro.org/index.php?mod=plink&id=14697|url-status=dead}}</ref> സ്പാനിഷ് പത്രമായ [[ഡിയാരിയോ മാർസ|മാർസയുടെ]] ഓൺലൈൻ പതിപ്പിൽ നടന്ന ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള തിരഞ്ഞെടുപ്പിൽ 77% വോട്ടോടെ മെസ്സി വിജയിച്ചു.<ref>{{cite news|url=http://archivo.marca.com/futbol/2007/messi_kun/handicho.html|title=El fútbol a sus pies|last=Villalobos|first=Fran|publisher=MARCA|language=Spanish|date= 10 April 2007|accessdate= 7 July 2009}}</ref> [[ഫ്രാൻസ് ബെക്കൻബോവർ|ഫ്രാൻസ് ബെക്കൻബോവറുടെ]] അഭിപ്രായത്തെ പിൻപറ്റി, [[ലോക ഫുട്ബോളർ ഓഫ് ദി ഇയർ]] പുരസ്കാരം മെസ്സിക്ക് നൽകണമെന്ന് ബാർസലോണ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്രങ്ങളായ [[എൽ മുണ്ടോ ഡിപോർട്ടീവോ|എൽ മുണ്ടോ ഡിപോർട്ടീവോയുടേയും]] [[സ്പോർട്ട് (പത്രം)|സ്പോർട്ടിന്റേയും]] എഴുത്തുകാർ അഭിപ്രായപ്പെട്ടു.<ref>{{cite news|url=http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idtipusrecurs_PK=7&idnoticia_PK=447107|title=Si Messi sigue trabajando así, será como Maradona y Pelé|last=Fest|first=Leandro|publisher=Sport.es|language=Spanish|accessdate=7 July 2009|archive-date=2008-05-24|archive-url=https://archive.today/20080524062418/http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idtipusrecurs_PK=7&idnoticia_PK=447107|url-status=dead}}</ref> ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് മെസ്സിയെന്ന് [[ഫ്രാൻസെസ്കോ ടോട്ടി]] അഭിപ്രായപ്പെട്ടു.<ref>{{cite news| url=http://archivo.marca.com/edicion/marca/futbol/internacional/es/desarrollo/1063306.html|title=Totti le daría el Balón de Oro a Messi antes que a Kaká|publisher= MARCA |language=Spanish|date= 29 November 2007 |accessdate=7 July 2009}}</ref> മാർച്ച് 4 ന് [[സെൽട്ടിക് FC|സെൽട്ടികിനെതിരായി]] നടന്ന [[യുവേഫ ചാമ്പ്യൻസ് ലീഗ്|ചാമ്പ്യൻസ് ലീഗ്]] മത്സരത്തിൽ ഇടതു തുടയിൽ പേശീവലിവുണ്ടായതിനെത്തുടർന്ന് 6 മാസം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. മൂന്ന് സീസണുകൾക്കുള്ളിൽ ഇത് നാലാം തവണയാണ് ഇത്തരം പരിക്ക് മൂലം മെസ്സിക്ക് കളിക്കാൻ കഴിയാതെ പോകുന്നത്.<ref>{{cite news|url=http://www.cbc.ca/sports/soccer/story/2008/03/05/lionel-messi.html?ref=rss|title=Barcelona's Lionel Messi sidelined with thigh injury|publisher=CBC.ca|date= 5 March 2008 |accessdate= 14 June 2009}}</ref> ==== 2008-09 സീസൺ ==== [[പ്രമാണം:Lionel Messi 31mar2007.jpg|thumb|upright|left|മെസ്സി [[ഡിപോർട്ടീവോ ദെ ലാ കൊരുണ|ഡിപോർട്ടീവോ ലാ കൊരുണക്കെതിരായ]] മത്സരത്തിൽ]] [[റൊണാൾഡീന്യോ|റൊണാൾഡീന്യോയുടെ]] ക്ലബ്ബ് മാറ്റത്തെ തുടർന്ന് അദ്ദേഹത്തിന്റെ 10 ആം നമ്പർ ജേഴ്സി മെസ്സിക്ക് ലഭിച്ചു.<ref>{{cite news|url=http://www.goal.com/en/news/8/main/2008/08/04/803776/messi-inherits-ronaldinhos-no-10-shirt|title=Messi Inherits Ronaldinho's No. 10 Shirt|last=Sica|first=Gregory|publisher=Goal.com|date= 4 August 2008 |accessdate= 2 June 2009}}</ref> 2008 ഒക്ടോബർ 1 ന് [[FC ഷക്തർ ഡൊണെറ്റ്സ്ക്|ഷക്തർ ഡൊണെറ്റ്സ്കിനെതിരായ]] ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ, [[തിയറി ഹെൻട്രി|തിയറി ഹെൻട്രിക്ക്]] പകരമിറങ്ങി, 1-0 ന് പിന്നിൽ നിൽക്കുകയായിരുന്ന ബാർസലോണയെ അവസാന 7 മിനിട്ടുകൾക്കുള്ളിൽ 2 ഗോളുകൾ നേടി 2-1 ജയത്തിലേക്ക് മെസ്സി നയിച്ചു.<ref>{{cite news|url=http://soccernet.espn.go.com/report?id=254681&cc=5739|title=Late Messi brace nicks it|publisher=ESPN Soccernet|date=1 October 2008|accessdate=29 May 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081234/http://soccernet.espn.go.com/report?id=254681&cc=5739|url-status=dead}}</ref> [[അത്‌ലെറ്റിക്കോ മാഡ്രിഡ്|അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരായ]] അടുത്ത മത്സരം മെസ്സിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ [[സെർജിയോ അഗ്യൂറോ|സെർജിയോ അഗ്യൂറോയും]] തമ്മിലുള്ള സൗഹൃദ യുദ്ധമായാണ് പറയപ്പെട്ടത്.<ref>{{cite news|url=http://bleacherreport.com/articles/65327-barcelona-6-1-atletico-madrid-match-report-and-player-ratings|title=Barcelona 6–1 Atletico Madrid| last = Osaghae | first = Efosa |publisher=Bleacher Report|date= 4 October 2008 |accessdate= 31 May 2009}}</ref> ആ മത്സരത്തിൽ മെസ്സി ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴി തെളിക്കുകയും ചെയ്തതിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിനു മേൽ ബാർസ 6-1 വിജയം നേടി.<ref>{{cite news|url=http://soccernet-assets.espn.go.com/report?id=252817&league=ESP.1&cc=5739|title=Goal rush for Barcelona|publisher=ESPN Soccernet|date=4 October 2008|accessdate=31 May 2009|archive-date=2014-08-10|archive-url=https://web.archive.org/web/20140810090950/http://soccernet-assets.espn.go.com/report?id=252817&league=ESP.1&cc=5739|url-status=dead}}</ref> സെവിയ്യക്കെതിരായി നടന്ന മത്സരത്തിൽ മെസ്സി മറ്റ് രണ്ട് ആകർഷകമായ ഗോളുകൾ കൂടി നേടി. അതിൽ ഒരെണ്ണം 23 മീറ്ററുകൾ (25 വാര) അകലെ നിന്ന് അടിച്ചതും മറ്റൊന്ന് ഗോളിയെ കബളിപ്പിച്ച് വിഷമകരമായ ഒരു സ്ഥലത്ത് നിന്നും നേടിയതുമാണ്.<ref>{{cite news|url=http://www.fifa.com/worldfootball/clubfootball/news/newsid=964294.html|title=Messi magical, Real miserable|publisher=FIFA|date=29 November 2008|accessdate=2 June 2009|archive-date=2014-08-03|archive-url=https://web.archive.org/web/20140803210929/http://www.fifa.com/worldfootball/clubfootball/news/newsid=964294.html|url-status=dead}}</ref> 2008 ഡിസംബർ 13 ന് നടന്ന ആ സീസണിലെ ആദ്യ ക്ലാസിക് മത്സരത്തിൽ മെസ്സി ബാർസലോണയുടെ രണ്ടാം ഗോൾ നേടുകയും ബാർസ 2-0 ന് ജയിക്കുകയും ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/7776472.stm|title= Barcelona 2–0 Real Madrid |publisher=BBC Sport|date= 13 December 2008 |accessdate= 29 May 2009}}</ref> 2008 ലെ ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരത്തിൽ അദ്ദേഹം 678 പോയന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.<ref name="Gala 2008"/> അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായി ബാർസലോണ 3-1 ന് ജയിച്ച ഒരു [[കോപ്പ ഡെൽ റേയ്]] മത്സരത്തിലാണ് മെസ്സി 2009 ലെ ആദ്യ ഹാട്രിക് നേടിയത്.<ref>{{cite news|url=http://www.shanghaidaily.com/sp/article/2009/200901/20090107/article_387234.htm|title=Messi scores hat trick in Barca's 3–1 win over Atletico|publisher= Shanghai Daily |date= 7 January 2009 |accessdate= 29 May 2009}}</ref> 2009 ഫെബ്രുവരി 1 ന് [[റേസിംഗ് സന്റാൻഡർ|റേസിംഗ് സന്റാൻഡറിനെതിരായ]] മത്സരത്തിൽ 1-0 ന് പിന്നിൽ നിൽക്കുകയായിരുന്ന ബാർസലോണയെ പകുതി സമയത്തിൽ പകരക്കാരനായി ഇറങ്ങി 2 ഗോളുകൾ നേടി 2-1 വിജയത്തിലേക്ക് മെസ്സി നയിച്ചു. അതിലെ രണ്ടാം ഗോൾ ബാർസലോണയുടെ സ്പാനിഷ് ലീഗിലെ 5000 ആമത് ഗോൾ ആയിരുന്നു.<ref>{{cite web | url = http://www.google.com/hostednews/afp/article/ALeqM5iZaLqalXOwOJ2FwjihA3svGql1Mw | title = Supersub Messi fires 5,000-goal Barcelona to comeback victory | publisher = AFP | date = 1 February 2009 | accessdate = 1 February 2009 | archiveurl = https://web.archive.org/web/20090204172913/http://www.google.com/hostednews/afp/article/ALeqM5iZaLqalXOwOJ2FwjihA3svGql1Mw | archivedate = 2009-02-04 | url-status = live }}</ref> ലാ ലിഗയുടേ 28 ആം ഘട്ടത്തിൽ [[മലാഗ CF|മലാഗക്കെതിരെ]] അദ്ദേഹം സീസണിലെ തന്റെ 30 ആം ഗോൾ നേടുകയും അതുവഴി ബാർസലോണയെ 6-0 വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.<ref>{{cite news|url=http://english.aljazeera.net/sport/2009/03/2009322164115611397.html|title=Barcelona hit Malaga for six|publisher=Al Jazeera English|date= 23 March 2009 |accessdate= 2 June 2009}}</ref> 2009 ഏപ്രിൽ 8 ന് [[FC ബയേൺ മ്യൂണിക്ക്|ബയേൺ മ്യൂണിക്കിനെതിരായി]] നടന്ന ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടുകയും ആ പരമ്പരയിൽ 8 ഗോളുകൾ എന്നത് സ്വന്തം നേട്ടങ്ങൾക്കൊപ്പം ചേർക്കുകയും ചെയ്തു.<ref>{{cite news|url=http://www.usatoday.com/sports/soccer/2009-04-09-2372732048_x.htm|title=Barcelona returns to earth with league match|publisher= USA Today |date= 9 April 2009 |accessdate= 7 July 2009|last=Logothetis|first=Paul}}</ref> ഏപ്രിൽ 18 ന് ഗെറ്റാഫെക്കെതിരായ 1-0 ജയത്തിൽ നേടിയ ഗോളിലൂടെ മെസ്സി ലാ ലിഗയിൽ ആ സീസണിൽ 20 ഗോളുകൾ കുറിച്ചു. റയൽ മാഡ്രിഡിനു മുകളിൽ വ്യക്തമായ 6 പോയന്റിന്റെ ലീഡോഡെ ബാർസലോണ ലീഗ് പട്ടികയിൽ തലപ്പത്തെത്തി.<ref>{{cite news|url=http://www.shanghaidaily.com/sp/article/2009/200904/20090419/article_398171.htm|title=Messi leads Barcelona to 1–0 win over Getafe|publisher= Shanghai Daily |date=19 April 2009 |accessdate= 2 June 2009}}</ref> സീസൺ അവസാനിക്കുന്നതിനു മുമ്പായി [[സാന്റിയാഗോ ബെർണാബൂ സ്റ്റേഡിയം|സാന്റിയാഗോ ബെർണാബൂവിൽ]] വെച്ച് റയൽ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ (സീസണിൽ അദ്ദേഹത്തിന്റെ 35 ഉം 36 ഉം ഗോളുകൾ) പ്രകടനത്തിന്റെ പിൻബലത്തിൽ ബാർസലോണ 6-2 ന് വിജയിച്ചു.<ref>{{cite news|url=http://www.guardian.co.uk/football/2009/may/02/la-liga-real-madrid-barcelona|title=Barcelona run riot at Real Madrid and put Chelsea on notice|last=Lowe|first=Sid|publisher= The Guardian |date= 2 May 2009 |accessdate= 31 May 2009 | location=London}}</ref> അത് 1930 ന് ശേഷം റയലിന്റെ ഏറ്റവും കനത്ത പരാജയമായിരുന്നു.<ref>{{cite news|url=http://www.goal.com/en/news/12/spain/2009/05/03/1244468/real-madrid-fan-poll-says-barcelona-loss-is-most-painful-in-club|title=Real Madrid Fan Poll Says Barcelona Loss Is Most Painful In Club History|last=Macdonald|first=Paul|publisher=Goal.com|date= 3 May 2009 |accessdate= 31 May 2009}}</ref> ഓരോ ഗോൾ നേടിയതിനു ശേഷവും അദ്ദേഹം ആരാധകരുടെ അടുത്തേക്ക് ഓടുകയും ''Síndrome X Fràgil'' (Fragile X Syndrome എന്ന രോഗത്തിന്റെ കറ്റാലൻ നാമം) എന്നെഴുതിയ കുപ്പായം ക്യാമറക്ക് മുന്നിൽ കാണിക്കുകയും ചെയ്തു. ആ രോഗത്തിനടിമപ്പെട്ട കുട്ടികളോടുള്ള തന്റെ സഹകരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം അതിലൂടെ.<ref>{{cite news|url=http://www.goal.com/en/news/12/spain/2009/05/02/1242691/what-lionel-messis-t-shirt-at-the-bernabeu-meant|title=What Lionel Messi's T-Shirt At The Bernabeu Meant|publisher=Goal.com|last=Macdonald|first=Ewan|date= 2 May 2009|accessdate= 2 June 2009}}</ref> ചാമ്പ്യൻസ് ലീഗ് സെമി-ഫൈനൽ മത്സരത്തിൽ [[ചെൽസി FC|ചെൽസിക്കെതിരെ]] [[ആന്ദ്രെ ഇനിയെസ്റ്റ]] നേടിയ ഇഞ്ചുറി ടൈം ഗോളിലൂടെ ബാർസലോണയെ ഫൈനലിൽ [[മാഞ്ചസ്റ്റർ യുണൈറ്റഡ് FC|മാഞ്ചസ്റ്റർ യുണൈറ്റഡിനെ]] നേരിടുന്നതിന് പ്രാപ്തരാക്കിയതിൽ മെസ്സിക്കും വലിയൊരു പങ്കുണ്ടായിരുന്നു. മെയ് 13 ന് [[അത്‌ലറ്റിക്കോ ബിൽബാവോ|അത്‌ലറ്റിക്കോ ബിൽബാവോക്കെതിരായി]] നടന്ന കോപ്പ ഡെൽ റേയ് കലാശപ്പോരാട്ടത്തിൽ ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിവെക്കുകയും ചെയ്തതിലൂടെ ബാർസലോണ 4-1 ന് വിജയിക്കുകയും മെസ്സി തന്റെ ആദ്യ കോപ്പ ഡെൽ റേയ് കപ്പ് നേടുകയും ചെയ്തു.<ref>{{cite news|url=http://www.telegraph.co.uk/sport/football/european/5321324/Barcelona-defeat-Athletic-Bilbao-to-win-Copa-del-Rey.html|title=Barcelona defeat Athletic Bilbao to win Copa del Rey|publisher= Daily Telegraph |date= 14 May 2009 |accessdate= 28 May 2009 | location=London}}</ref> മെസ്സിയുടെ മികച്ച പ്രകടനത്തിലൂടെ ബാർസലോണ ലാ ലിഗ കപ്പും നേടി ആ സീസണിൽ ഡബിൾ പൂർത്തിയാക്കി. മെയ് 27 ന് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി 70 ആം മിനിട്ടിൽ നേടിയ ഗോളടക്കം 2 ഗോളിന് ബാർസലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിക്കുകയും കിരീടം കരസ്ഥമാക്കുകയും ചെയ്തു. 9 ഗോളുകളോടെ ചാമ്പ്യൻസ് ലീഗ് പരമ്പരയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി മാറി മെസ്സി. പരമ്പരയുടെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മറ്റാരുമായിരുന്നില്ല.<ref>{{cite news|url=http://www.uefa.com/competitions/ucl/news/kind=1/newsid=833286.html|title=Messi sweeps up goalscoring honours|publisher=uefa.com|date= 27 May 2009 |accessdate=4 June 2009}}</ref> ആ വർഷത്തിൽ തന്നെ [[യുവേഫ ക്ലബ്ബ് ഫുട്ബോൾ പുരസ്കാരം|യുവേഫ ക്ലബ്ബ് ഫോർവേർഡ് ഓഫ് ദ ഇയർ]], [[യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ]] എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.<ref>{{cite news|url=http://www.uefa.com/competitions/supercup/news/kind=1/newsid=877275.html|title=Messi recognised as Europe's finest|publisher=uefa.com|date=27 August 2009 |accessdate= 30 August 2009}}</ref> ആ സീസണിൽ ബാർസലോണ ലാ ലിഗ, കോപ്പ ഡെൽ റേയ്, ചാമ്പ്യൻസ് ലീഗ് എന്നിങ്ങനെ മൂന്ന് കിരീടങ്ങൾ നേടി.<ref>{{cite news|url=http://www.gulf-daily-news.com/NewsDetails.aspx?storyid=251667|title=Barcelona win treble in style|publisher=Gulf Daily News|date=28 May 2009|accessdate=28 May 2009|archive-date=2015-07-03|archive-url=https://web.archive.org/web/20150703215248/http://www.gulf-daily-news.com/NewsDetails.aspx?storyid=251667|url-status=dead}}</ref> ഒരു സീസണിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ആദ്യ സ്പാനിഷ് ക്ലബ്ബായി ബാർസലോണ മാറി.<ref>{{cite news|url=http://uk.eurosport.yahoo.com/01062009/3/barcelona-eclipse-dream-team-historic-treble.html|title=Barcelona eclipse dream team with historic treble|publisher=UK Eurosport|date=1 June 2009|accessdate=3 June 2009|archive-date=2020-04-07|archive-url=https://web.archive.org/web/20200407083321/https://uk.sports.yahoo.com/|url-status=dead}}</ref> ==== 2009-10 സീസൺ ==== {{ quote box | width = 40% | align = left | quote = "മെസ്സി ഓടുമ്പോൾ അദ്ദേഹം തടുക്കാൻ കഴിയാത്തവനാണ്. അത്രയും കൂടിയ വേഗതയിൽ ദിശ മാറ്റം വരുത്താൻ കഴിവുള്ള ഒരേയൊരു കളിക്കാരൻ മെസ്സിയാണ്."<p>"ചില കാര്യങ്ങളിൽ അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ. അദ്ദേഹം ഒരു പ്ലേസ്റ്റേഷൻ (പോലെ) ആണ്. നമ്മൾക്ക് പറ്റുന്ന ഓരോ തെറ്റുകളും അദ്ദേഹം മുതലെടുക്കും.''</p> | source = [[ആഴ്സൻ വെങ്ങർ]], [[ആഴ്സണൽ FC|ആഴ്സണലിനെതിരെ]] ബാർസലോണ 4-1 ന് ജയിച്ചപ്പോൾ.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/8606391.stm |title=BBC Sport – Football – Arsene Wenger hails Lionel Messi as world's best player |publisher=BBC News |date=7 April 2010 |accessdate=12 April 2010}}</ref><ref name="Unstoppable">{{cite web | url=http://www.mirrorfootball.co.uk/news/Unstoppable-Lionel-Messi-is-like-a-PlayStation-says-Arsenal-boss-Arsene-Wenger-after-Barcelona-Champions-League-masterclass-article383291.html | publisher=Mirrorfootball.co.uk | author=John Cross | title=Unstoppable Lionel Messi is like a PlayStation, says Aresnal boss Arsene Wenger after Barcelona Champions League masterclass | date=6 April 2010 | accessdate=17 April 2010}}</ref> }} [[പ്രമാണം:Lionel Messi Joan Gamper Trophy.jpg|thumb|right|ജൊവാൻ ഗാമ്പർ കപ്പിൽ [[കാമ്പ് ന്യൂ|കാമ്പ് ന്യൂവിൽ]] വെച്ച് ബാർസലോണയും [[മാഞ്ചസ്റ്റർ സിറ്റി FC|മാഞ്ചസ്റ്റർ സിറ്റിയും]] തമ്മിൽ നടന്ന മത്സരത്തിനിടയിൽ]] [[2009 യുവേഫ സൂപ്പർ കപ്പ്]] ജയിച്ചതിനു ശേഷം, താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച കളിക്കാരൻ മെസ്സിയാണെന്ന് ബാർസലോണയുടെ മാനേജറായ [[ജൊസെപ് ഗാർഡിയോള]] പറഞ്ഞു.<ref>{{cite news|url=http://www.elmundo.es/elmundodeporte/2009/08/29/futbol/1251499664.html|title= 'Messi es el mejor jugador que veré jamás'|publisher= El Mundo Deportivo |date= 29 August 2009 |accessdate= 29 August 2009 |language=Spanish}}</ref> സെപ്റ്റംബർ 18 ന് മെസ്സി ബാർസലോണയുമായി പുതിയ കരാറിലൊപ്പിട്ടു. 2016 വരെയുള്ള ആ കരാറനുസരിച്ച് അദ്ദേഹത്തിന്റെ വില €250 മില്ല്യണും വാർഷികവരുമാനം €9.5 മില്ല്യണിന് അടുത്തുമായിരുന്നു.<ref>{{cite news|url=http://www.fcbarcelona.com/web/english/noticies/futbol/temporada09-10/09/n090918106811.html|title=Leo Messi extends his stay at Barça|publisher=fcbarcelona.com|date=18 September 2009|accessdate=18 September 2009|archive-date=2011-09-07|archive-url=https://web.archive.org/web/20110907013314/http://www.fcbarcelona.com/web/english/noticies/futbol/temporada09-10/09/n090918106811.html|url-status=dead}}</ref><ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/8184399.stm|title=Messi signs new deal at Barcelona|publisher=BBC Sport|date= 18 September 2009|accessdate= 18 September 2009}}</ref> ഇതോടെ അദ്ദേഹം [[സ്ലാട്ടൻ ഇബ്രാഹിമോവിച്ച്|സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനൊപ്പം]] ലാ ലിഗയിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരമായി മാറി. നാല് ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 22 ന് റേസിംഗ് സന്റാന്ററുമായി ലാ ലിഗയിൽ നടന്ന മത്സരത്തിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിവെക്കുകയും ബാർസലോണ ആ മത്സരം 4-1 ന് സ്വന്തമാക്കുകയും ചെയ്തു.<ref>{{cite news|url=http://soccernet.espn.go.com/news/story?id=678702&sec=europe&cc=5901|title=Messi and Ibrahimovic put Racing to the sword|publisher=ESPN Soccernet|date=22 September 2009|accessdate=23 September 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081351/http://soccernet.espn.go.com/news/story?id=678702&sec=europe&cc=5901|url-status=dead}}</ref> സെപ്റ്റംബർ 29 ന് [[FC ഡൈനാമോ കീവ്|ഡൈനാമോ കീവിനെതിരായ]] മത്സരത്തിൽ അദ്ദേഹം ആ സീസണിലെ തന്റെ ആദ്യ യൂറോപ്യൻ ഗോൾ നേടുകയും ബാർസലോണ 2-0 ന് വിജയിക്കുകയും ചെയ്തു.<ref>{{cite news|url=http://www.goal.com/en/news/1716/champions-league/2009/09/29/1530963/barcelona-2-0-dynamo-kiev-messi-pedro-unlock-stubborn|title=Barcelona 2–0 Dynamo Kiev: Messi & Pedro Unlock Stubborn Ukrainians|publisher=Goal.com|date= 29 September 2009 |accessdate=3 October 2009 |last=Leong|first=KS}}</ref> [[കാമ്പ് ന്യൂ|കാമ്പ് ന്യൂവിൽ]] നടന്ന മത്സരത്തിൽ [[റയൽ സരഗോസ|റയൽ സരഗോസക്കെതിരെ]] ബാർസലോണ 6-1 ന് ജയിച്ച മത്സരത്തിൽ മെസ്സി ഗോൾ നേടുകയും ലാ ലിഗയിലെ തന്റെ സമ്പാദ്യം ഏഴ് മത്സരങ്ങളിൽ നിന്നും ആറ് ഗോളാക്കി ഉയർത്തുകയും ചെയ്തു.<ref>{{cite news|url=http://soccernet.espn.go.com/news/story?id=689856&cc=5739|title=Xavi: All is well at Barca|publisher=ESPN Soccernet|date=26 October 2009|accessdate=28 November 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081409/http://soccernet.espn.go.com/news/story?id=689856&cc=5739|url-status=dead}}</ref><ref>{{cite news|url=http://sportsillustrated.cnn.com/2009/soccer/10/25/spanish.rdp.ap/|title=Barcelona thrashes Zaragoza to go clear at top|publisher=CNN|date=25 October 2009|accessdate=28 November 2009|archive-date=2009-12-31|archive-url=https://web.archive.org/web/20091231144944/http://sportsillustrated.cnn.com/2009/soccer/10/25/spanish.rdp.ap/|url-status=dead}}</ref> 2009 ഡിസംബർ 1 ന് 2009 ലെ [[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ]] ആയി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതെത്തിയ [[ക്രിസ്റ്റ്യാനോ റൊണാൾഡോ|ക്രിസ്റ്റ്യാനോ റൊണാൾഡോയെ]] ചരിത്രത്തിലെ ഏറ്റവും വലിയ വ്യത്യാസത്തിന് (473-233) പിന്നിലാക്കിക്കൊണ്ടാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത്.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/europe/8387679.stm|title=Barcelona forward Lionel Messi wins Ballon d'Or award|publisher=BBC Sport|date= 1 December 2009|accessdate= 1 December 2009}}</ref><ref>{{cite news|url=http://www.abc.net.au/news/stories/2009/12/01/2759069.htm|title=Messi wins prestigious Ballon d'Or award|publisher=ABC Sport|date= 1 December 2009 |accessdate= 10 December 2009}}</ref><ref>{{cite news|url=http://www.independent.co.uk/sport/football/news-and-comment/lionel-messi-a-rare-talent-1831871.html|title=Lionel Messi: A rare talent|publisher=The Independent |date= 1 December 2009 |accessdate= 10 December 2009 | last=Barnett|first=Phil | location=London}}</ref> അതിനു ശേഷം, [[ഫ്രാൻസ് ഫുട്ബോൾ|ഫ്രാൻസ് ഫുട്ബോൾ മാഗസിൻ]], മെസ്സി ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തി: "ഞാനിത് എന്റെ കുടുംബത്തിനായി സമർപ്പിക്കുന്നു. എനിക്ക് അവരെ വേണ്ടപ്പോഴെല്ലാം അവരുടെ സാന്നിധ്യം എന്നോടൊപ്പമുണ്ടായിരുന്നു."<ref>{{cite news|url=http://soccernet.espn.go.com/news/story?id=706306&sec=europe&cc=5739|title=Messi takes Ballon d'Or|publisher=ESPN Soccernet|date=1 December 2009|accessdate=10 December 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081427/http://soccernet.espn.go.com/news/story?id=706306&sec=europe&cc=5739|url-status=dead}}</ref> [[പ്രമാണം:Messi vs Atlante.JPG|200px|thumb|left|മെസ്സി [[2009 ഫിഫ ക്ലബ്ബ് ലോകകപ്പ്|2009 ഫിഫ ക്ലബ്ബ് ലോകകപ്പിൽ]]]] ഡിസംബർ 19 ന് [[2009 ഫിഫ ക്ലബ്ബ് ലോകകപ്പ്|2009 ഫിഫ ക്ലബ്ബ് ലോകകപ്പിൽ]] [[എസ്റ്റുഡിനേറ്റ്സ് ദെ ലാ പ്ലാറ്റാ|എസ്റ്റുഡിനേറ്റ്സുമായി]] [[അബു ദാബി|അബു ദാബിയിൽ]] നടന്ന കലാശപ്പോരാട്ടത്തിൽ മെസ്സിയാണ് ബാഴ്സലോണയുടെ വിജയഗോൾ കുറിച്ചത്. ആ വർഷത്തിൽ ക്ലബ്ബിന്റെ ആറാമത് കിരീടമായിരുന്നു അത്.<ref>{{cite web|url=http://soccernet.espn.go.com/report?id=285375&cc=5739&league=FIFA.CWC|title=Messi seals number six|date=19 December 2009|publisher=ESPN Soccernet|accessdate=21 December 2009|archive-date=2012-10-20|archive-url=https://web.archive.org/web/20121020091844/http://soccernet.espn.go.com/report?id=285375&league=FIFA.CWC&cc=5739|url-status=dead}}</ref> രണ്ട് ദിവസത്തിനു ശേഷം, ക്രിസ്റ്റ്യാനോ റൊണാൾഡോയേയും [[സാവി|സാവിയേയും]] [[കക്കാ|കക്കായേയും]] [[ആന്ദ്രേ ഇനിയേസ്റ്റ|ആന്ദ്രേ ഇനിയേസ്റ്റയേയും]] പിന്നിലാക്കിക്കൊണ്ട് [[ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ]] പുരസ്കാരം മെസ്സി കരസ്ഥമാക്കി. ആദ്യമായായിരുന്നു മെസ്സി ഈ പുരസ്കാരം കരസ്ഥമാക്കിയത്. ഇതോടെ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരനായി മെസ്സി മാറി.<ref>{{cite news|url=http://soccernet.espn.go.com/news/story?id=716683&sec=world&cc=5901|title=FC Barcelona's Messi wins World Player of the Year|date=21 December 2009|publisher=ESPN Soccernet|accessdate=22 December 2009|archive-date=2012-10-24|archive-url=https://web.archive.org/web/20121024081437/http://soccernet.espn.go.com/news/story?id=716683&sec=world&cc=5901|url-status=dead}}</ref> 2010 ജനുവരി 10ന് [[സി ഡി ടെനറിഫ്|സി ഡി ടെനറിഫുമായി]] നടന്ന മത്സരത്തിൽ മെസ്സി 2010 ലേയും ആ സീസണിലേയും തന്റെ ആദ്യ ഹാട്രിക് നേടി. ആ മത്സരത്തിൽ അവർ 0-5 ന് വിജയിച്ചു.<ref>{{cite web|url=http://www.goal.com/en/news/12/spain/2010/01/10/1737345/tenerife-0-5-barcelona-messi-masterclass-sees-barca-back-on|title=Tenerife 0–5 Barcelona: Messi Masterclass Sees Barca Back On Top|date= 10 January 2010 |publisher=Goal.com|accessdate=11 January 2010}}</ref> ജനുവരി 17ന് [[സെവിയ്യ FC|സെവിയ്യക്കെതിരെ]] 4-0 ന് ജയിച്ച മത്സരത്തിൽ ക്ലബ്ബിനു വേണ്ടി തന്റെ 100 ആമത് ഗോൾ കണ്ടെത്താനും മെസ്സിക്ക് കഴിഞ്ഞു.<ref>{{cite web|url=http://www.fcbarcelona.com/web/catala/noticies/futbol/temporada09-10/01/n100117108826.html|title=Messi 101: el golejador centenari més jove|date= 17 January 2010|publisher=fcbarcelona.cat|accessdate=17 January 2010 |language=Catalan|last=Bogunyà|first=Roger}}</ref> അതിനുശേഷം നടന്ന 5 മത്സരങ്ങളിൽ നിന്നായി മെസ്സി 11 ഗോളുകൾ നേടി. [[FC മലാഗ|മലാഗക്കെതിരെ]] 2-1 ന് ജയിച്ച മത്സരത്തിൽ 84 ആം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്.<ref>{{cite web | url = http://www.dnaindia.com/sport/report_barcelona-back-on-top-after-2-1-win-over-malaga_1353554 | title = Barcelona back on top after 2–1 win over Malaga | publisher=DNA India | date = 28 February 2010 | accessdate =8 November 2010}}</ref> [[UD അൽമേരിയ|അൽമേരിയക്കെതിരെ]] നടന്ന മത്സരം 2-2 ന് സമനിലയിൽ അവസാനിച്ചു. ആ മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി.<ref>{{cite web | url = http://www.goal.com/en/news/12/spain/2010/03/06/1820719/almeria-2-2-barcelona-blaugrana-drop-more-points-at-la-liga | title =Almeria 2–2 Barcelona: Blaugrana Drop More Points At La Liga Summit | publisher=goal.com | date = 6 March 210 | accessdate =8 November 2010}}</ref> ആ ആഴ്ചയിൽ മെസ്സി എട്ട് ഗോളുകൾ നേടിക്കൊണ്ട് തന്റെ ജൈത്രയാത്ര തുടർന്നു. [[വലൻസിയ CF|വലൻസിയക്കെതിരായി]] നടന്ന ഹോം മത്സരത്തിൽ ഹാട്രിക്ക് നേടിക്കൊണ്ടായിരുന്നു തുടക്കം. ആ മത്സരത്തിൽ ബാഴ്സ 3-0 ന് ജയിച്ചു.<ref>{{cite news | url = http://sports.sportsillustrated.cnn.com/sud/story.asp?i=20100314202145360000101&ref=hea&tm=&src=LASOC | title = Messi hat-trick as Barcelona beats Valencia 3–0 | publisher = si.com | date = 14 March 2010 | first = Guy | last = Hedgecoe | accessdate = 8 November 2010 | archive-date = 2011-07-21 | archive-url = https://web.archive.org/web/20110721125030/http://sports.sportsillustrated.cnn.com/sud/story.asp?i=20100314202145360000101&ref=hea&tm=&src=LASOC | url-status = dead }}</ref> അതിനുശേഷം [[സ്റ്റുട്ട്ഗർട്ട്|സ്റ്റുട്ട്ഗർട്ടുമായി]] 4-0 ന് ജയിച്ച മത്സരത്തിൽ രണ്ട് ഗോളുകളായിരുന്നു മെസ്സിയുടെ സമ്പാദ്യം. ആ വിജയം [[2009-10 യുവേഫ ചാമ്പ്യൻസ് ലീഗ്|ചാമ്പ്യൻസ് ലീഗ്]] ക്വാർട്ടർ ഫൈനലിലേക്കുള്ള അവരുടെ യാത്ര സുഗമമാക്കി.<ref>{{cite news|title = Messi inspires Barca|url = http://soccernet.espn.go.com/report?id=285582&cc=3888|date = 18 March 2010|accessdate = 18 March 2010|archive-date = 2012-10-24|archive-url = https://web.archive.org/web/20121024081446/http://soccernet.espn.go.com/report?id=285582&cc=3888|url-status = dead}}</ref> സ്പാനിഷ് ലീഗിൽ [[റയൽ സരഗോസ|സരഗോസക്കെതിരായി]] നടന്ന അടുത്ത മത്സരത്തിൽ മെസ്സി ഒരിക്കൽ കൂടി ഹാട്രിക്ക് നേടി. ആ മത്സരം ബാഴ്സ 4-2 ന് സ്വന്തമാക്കി.<ref>{{cite news|title = Real Zaragoza 2 – 4 Barcelona|url = http://www.guardian.co.uk/football/2010/mar/21/lionel-messi-arsenal-hat-trick|work=The Guardian |location=UK |date = 21 March 2010|accessdate =22 March 2010|last=Steinberg|first=Jacob }}</ref> ഇതോടെ സ്പാനിഷ് ലീഗിൽ അടുത്തടുത്ത മത്സരങ്ങളിൽ ഹാട്രിക്ക് നേടുന്ന ആദ്യത്തെ ബാഴ്സലോണ കളിക്കാരനായി മാറാനും മെസ്സിക്ക് കഴിഞ്ഞു.<ref>{{cite news|title = Nadie marcó dos ‘hat trick’ seguidos|url = http://www.sport.es/es/?idpublicacio_PK=44&idioma=CAS&idtipusrecurs_PK=7&idnoticia_PK=698276|date = 23 March 2010|accessdate =23 March 2010|language=Spanish}}</ref> 2010 മാർച്ച് 24 ന് [[CA ഒസാസുന|ഒസാസുനക്കെതിരെ]] നടന്ന മത്സരം ബാഴ്സലോണക്ക് വേണ്ടി അദ്ദേഹത്തിന്റെ 200 ആം മത്സരമായിരുന്നു.<ref>{{cite web | url = http://www.uefa.com/uefachampionsleague/news/newsid=1475100.html | title = Match facts: Barcelona v Inter | publisher=UEFA.com | date = 25 April 2010 | accessdate =8 November 2010}}</ref> 2010 ഏപ്രിൽ 6 ന് [[ആഴ്സണൽ FC|ആഴ്സണലിനെതിരായി]] നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിൽ (ബാഴ്സയുടെ ഹോം മത്സരമായിരുന്നു) ബാഴ്സ 4-1 ന് ജയിച്ചപ്പോൾ അതിൽ 4 ഗോളും നേടിയത് മെസ്സിയായിരുന്നു. ഒരു മത്സരത്തിൽ തന്നെ 4 ഗോളുകൾ നേടുന്നത് മെസ്സിയുടെ കരിയറിൽ ആദ്യത്തെ സംഭവമായിരുന്നു.<ref>{{cite news | url = http://www.usatoday.com/sports/soccer/2010-04-06-985993008_x.htm | title = Messi scores four as Barcelona beats Arsenal 4–1 |work=USA Today | date = 6 April 2010 | accessdate =8 November 2010 | first = Paul | last = Logothetis}}</ref><ref>{{cite news | url = http://timesofindia.indiatimes.com/sports/football/top-stories/Wenger-salutes-genius-Messi-after-Barcelona-downs-Arsenal-4-1/articleshow/5769906.cms | title = Wenger salutes genius Messi after Barcelona down Arsenal 4–1] | publisher = India Times | date = 6 April 2010 | accessdate = 8 November 2010 | archiveurl = https://web.archive.org/web/20100410213756/http://timesofindia.indiatimes.com/sports/football/top-stories/Wenger-salutes-genius-Messi-after-Barcelona-downs-Arsenal-4-1/articleshow/5769906.cms | archivedate = 2010-04-10 | url-status = dead }}</ref><ref>{{cite web | url = http://www.ndtv.com/news/sports/messi-scores-4-goals-to-lead-barca-over-arsenal-19363.php | title = Messi scores 4 goals to lead Barca over Arsenal | publisher=NDTV | date = 7 April 2010 | accessdate =8 November 2010}}</ref> ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ [[റിവാൾഡോ|റിവാൾഡോയെ]] മറികടക്കാൻ ഈ മത്സരത്തിലൂടെ മെസ്സിക്കായി.<ref>{{cite news|url=http://news.bbc.co.uk/sport2/hi/football/europe/8602344.stm|title=Barcelona 4–1 Arsenal|date=6 April 2010|publisher=BBC Sport |first=Stuart|last=Roach|accessdate=6 April 2010}}</ref> ഏപ്രിൽ 10 ന് ചിരവൈരികളായ [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡുമായി]] അവരുടെ മൈതാനത്ത് വെച്ച് നടന്ന ക്ലാസ്സിക്ക് പോരാട്ടത്തിൽ (എൽ ക്ലാസിക്കോ), ബാഴ്സ 2-0 ന് ജയിച്ചപ്പോൾ അവരുടെ ആദ്യ ഗോൾ മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു. ആ സീസണിലെ അദ്ദേഹത്തിന്റെ 40 ആം ഗോളായിരുന്നു അത്.<ref>{{cite news|last=Sinnott |first=John |url=http://news.bbc.co.uk/sport2/hi/football/europe/8608571.stm |title=BBC Sport – Football – Barcelona secure crucial win over rivals Real Madrid |publisher=BBC News |date= 10 April 2010|accessdate=12 April 2010}}</ref> മെയ് 1 ന് [[വിയ്യാറയൽ CF|വിയ്യാറയലിനെതിരെ]] അവരുടെ തട്ടകത്തിൽ നേടിയ 4-1 വിജയത്തിൽ രണ്ട് ഗോളുകൾ മെസ്സിയുടെ വകയായിരുന്നു.<ref>{{cite news|url=http://www.guardian.co.uk/football/feedarticle/9056944 |title=Messi double puts Barcelona back on track |work=Guardian |location=UK |date= 21 April 2008|accessdate =2 June 2010 }}</ref> വെറും 3 ദിവസങ്ങൾക്ക് ശേഷം, മെയ് 4 ന്, [[CD ടെനെറിഫ്|ടെനെറിഫിനെതിരായ]] ഹോം മത്സരത്തിൽ നേടിയ 4-1 വിജയത്തിൽ 2 ഗോളുകൾ മെസ്സി നേടി.<ref>{{cite web|author=Spain |url=http://www.goal.com/en/news/12/spain/2010/05/04/1908655/barcelona-4-1-tenerife-blaugrana-go-four-points-clear-of |title=Barcelona 4–1 Tenerife: Blaugrana Go Four Points Clear Of Real Madrid With Home Win |publisher=Goal.com | date= 4 May 2010 | accessdate =2 June 2010}}</ref> മെയ് 8 ന് [[സെവിയ്യ FC|സെവിയ്യക്കെതിരായ]] എവേ മത്സരത്തിലെ വിജയത്തിൽ ലാ ലിഗയിൽ സീസണിൽ തന്റെ 32 ആമത് ഗോൾ കണ്ടെത്താൻ മെസ്സിക്കായി.<ref>{{cite news|author=Reuters |url=http://www.guardian.co.uk/football/2010/may/09/barcelona-sevilla-la-liga |title=Barcelona survive late Sevilla scare to edge closer to La Liga title |work=Guardian |location=UK |date= 9 May 2010|accessdate =2 June 2010 }}</ref> [[വല്ലാഡോയിഡ്|വല്ലാഡോയിഡുമായി]] നടന്ന അവസാന മത്സരത്തിൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടുക വഴി [[1996-97 ലാ ലിഗ|1996-97]] ൽ [[റൊണാൾഡോ]] സ്ഥാപിച്ച 34 ഗോളിന്റെ ക്ലബ്ബ് റെക്കോർഡിനൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു.<ref>{{cite web|author=Spain |url=http://www.goal.com/en/news/12/spain/2010/05/04/1907680/barcelona-striker-lionel-messi-could-equal-ronaldos-34-goal-haul- |title=Barcelona Striker Lionel Messi Could Equal Ronaldo's 34 Goal Haul In Primera Liga |publisher=Goal.com | date = 4 May 2010 | accessdate =2 June 2010}}</ref><ref>{{cite web|url=http://bleacherreport.com/articles/378308-messi-chases-ronaldos-goal-record |title=Lionel Messi Chases Ronaldo's Goal Record |publisher=Bleacher Report | date = 14 April 2010 | accessdate =2 June 2010}}</ref> [[ടെൽമോ സറ]] സ്ഥാപിച്ച എക്കാലത്തേയും റെക്കോർഡിന് 4 ഗോളുകൾ മാത്രം പിന്നിലായി സീസൺ അവസാനിപ്പിക്കാനും മെസ്സിക്കായി.<ref>{{cite web |url=http://berita8.com/news.php?cat=20&id=22250 |title=Messi Peroleh Gelar El Pichichi Dan Sepatu Emas |publisher=berita8.com |date=17 May 2010 |accessdate=2 June 2010 |archive-date=2011-07-07 |archive-url=https://web.archive.org/web/20110707224237/http://www.berita8.com/news.php?cat=20&id=22250 |url-status=dead }}</ref> 2010 ജൂൺ 3 ന് തുടർച്ചയായ രണ്ടാം വർഷവും [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|പ്ലെയർ ഓഫ് ദി ഇയർ]] പുരസ്കാരം മെസ്സിക്ക് ലഭിച്ചു.<ref>{{cite web|url=http://www.marca.com/2010/06/03/futbol/equipos/barcelona/1275550866.html |title=Messi se corona como el mejor jugador de la Liga |publisher=marca.com | date = 3 June 2010 |accessdate =3 June 2010}}</ref> ==== 2010-11 സീസൺ ==== ആദ്യ പാദ മത്സരത്തിൽ 1-3 ന് തോറ്റതിനുശേഷം 2010 ഓഗസ്റ്റ് 21 ന് [[2010 സ്പാനിഷ് സൂപ്പർ കപ്പ്|സ്പാനിഷ് സൂപ്പർ കപ്പിൽ]] [[സെവിയ്യ FC|സെവിയ്യക്കെതിരെ]] 4-0 ന് ജയിച്ച മത്സരത്തിൽ മെസ്സി ഹാട്രിക്ക് നേടി ആ സീസണിനു തുടക്കം കുറിക്കുകയും ബാഴ്സക്ക് ആ സീസണിലെ ആദ്യ കപ്പ് സമ്മാനിക്കുകയും ചെയ്തു.<ref>{{cite web | url = http://www.goal.com/en/match/45971/barcelona-vs-sevilla/report Barcelona 4–0 | title = Sevilla: Brilliant Blaugrana Outclass Rojiblancos To Lift Supercopa | publisher=Goal.com | date = 22 August 2010 | accessdate =22 August 2010}}</ref> 2010 ഓഗസ്റ്റ് 29 ന് [[റേസിംഗ് സന്റാൻഡർ|റേസിംഗ് സന്റാൻഡറുമായി]] നടന്ന ആദ്യ മത്സരത്തിൽ വെറും 3 മിനിട്ടുകൾക്കുള്ളിൽ ഗോൾ നേടി തന്റെ പുതിയ ലീഗ് സീസണിനു തുടക്കം കുറിക്കുകയും ചെയ്തു മെസ്സി. [[യുവേഫ ചാമ്പ്യൻസ് ലീഗ്]] ഗ്രൂപ്പ് ഘട്ട മത്സരത്തിൽ [[പനതിനായിക്കോസ്|പനതിനായിക്കോസിനെതിരായ]] മത്സരത്തിലും മെസ്സി തന്റെ മികവ് പ്രദർശിപ്പിച്ചു. ആ മത്സരത്തിൽ അദ്ദേഹം 2 ഗോളുകൾ നേടുകയും 2 ഗോളിന് വഴിവെക്കുകയും (Assist) രണ്ട് വിവിധ അവസരങ്ങളിലെ ഷോട്ടുകൾ ഗോൾപോസ്റ്റിൽ തട്ടുകയും ചെയ്തു. 2010 സെപ്റ്റംബർ 19 ന് [[വിസെന്റെ കാൽഡെറോൺ സ്റ്റേഡിയം|വിസെന്റെ കാൽഡെറോൺ സ്റ്റേഡിയത്തിൽ]] വെച്ച് [[അത്‌ലെറ്റിക്കോ മാഡ്രിഡ്|അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരായി]] നടന്ന മത്സരത്തിൽ 92 ആം മിനിട്ടിൽ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധനിരക്കാരനായ [[തോമാസ് ഉജ്ഫാലുസി|തോമാസ് ഉജ്ഫാലുസിയുടെ]] അപകടകരമായ ഒരു തടയൽ മെസ്സിയുടെ കണങ്കാലിന് പരിക്കേല്പിച്ചു. ആ പരിക്കിൽ മെസ്സിയുടെ കണങ്കാലിൽ ഒടിവ് പറ്റിയിട്ടുണ്ടാകുമെന്നും ഏകദേശം 6 മാസത്തോളം കളിക്കളത്തിൽ നിന്നും താരത്തിന് മാറി നിൽക്കേണ്ടി വരുമെന്നുമായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ബാഴ്സലോണയിൽ വെച്ച് MRI പരിശോധന നടത്തിയപ്പോൾ വലതു കണങ്കാലിന്റെ അകത്തേയും പുറത്തേയും സ്നായുക്കളിൽ ഒരു വലിവ് അനുഭവപ്പെടുന്നതായി കണ്ടു.<ref>{{cite web|url=http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113021.html|title=Messi injured|publisher=FCBarcelona.cat|date=20 September 2010|accessdate=22 September 2010|archive-date=2011-08-19|archive-url=https://web.archive.org/web/20110819191725/http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113021.html|url-status=dead}}</ref> കളിയുടെ വീഡിയോ കണ്ടതിനു ശേഷം സഹകളിക്കാരനായ [[ഡേവിഡ് വിയ്യ]] പറഞ്ഞു: "മെസ്സിക്കെതിരായ ടാക്കിൾ മാരകമായിരുന്നു", അദ്ദേഹം ഇതും കൂട്ടിച്ചേർത്തു, "എന്നാലത് പരിക്കേല്പിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി ആയിരുന്നില്ല".<ref>{{cite web|url=http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113025.html|title=Villa on Messi's injury|publisher=FCBarcelona.cat|date=20 September 2010|accessdate=22 September 2010|archive-date=2011-09-02|archive-url=https://web.archive.org/web/20110902035511/http://www.fcbarcelona.cat/web/english/noticies/futbol/temporada10-11/09/20/n100920113025.html|url-status=dead}}</ref> ഈ സംഭവം വളരെയധികം മാധ്യമശ്രദ്ധ നേടുകയും എല്ലാ കളിക്കാരേയും ഒരേ തോതിൽ സംരക്ഷിക്കുക എന്ന വിഷയത്തിൽ ഒരു സംവാദം ഫുട്ബോൾ ലോകത്ത് അരങ്ങേറുകയും ചെയ്തു. പരിക്കിൽ നിന്ന് മുക്തനായ ശേഷം [[RCD മയോർക്ക|മയോർക്കയുമായി]] സമനിലയിൽ (1-1) അവസാനിച്ച മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടി. അതിനുശേഷം [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിൽ]] [[FC കോപ്പൻഹേഗൻ|കോപ്പൻഹേഗനുമായി]] ബാഴ്സലോണയുടെ മൈതാനത്ത് വെച്ച് 2-0 ന് ജയിച്ച മത്സരത്തിലും മെസ്സി ഇരട്ടഗോൾ നേടി.<ref>{{cite web | url = http://www.goal.com/es-la/match/50397/barcelona-vs-copenhague/report Barcelona 2–0 | title = Champions: Messi pone al Barcelona como líder de su grupo (2–0) | publisher=Goal.com | date = 20 October 2010 | accessdate =20 October 2010}}</ref> സരഗോസക്കെതിരേയും സെവിയ്യക്കെതിരെയും ഇരട്ടഗോളുകൾ നേടി മെസ്സി തന്റെ ഫോം തുടർന്നു. ആവേശകരമായ ഒക്ടോബറിനു ശേഷം നവംബറിൽ കോപ്പൻഹേഗനുമായി 1-1 ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഗോൾ നേടിയാണ് അദ്ദേഹം തുടങ്ങിയത്. അതു പോലെ [[ഗെറ്റാഫെ CF|ഗെറ്റാഫെക്കതിരായി]] അവരുടെ തട്ടകത്തിൽ 3-1 ന് ജയിച്ച മത്സരത്തിലും അദ്ദേഹം ഗോൾ നേടി. മാത്രമല്ല, സഹകളിക്കാരായ [[ഡേവിഡ് വിയ്യ]], [[പെഡ്രോ റോഡ്രിഗസ്]] എന്നിവരുടെ ഗോളിന് വഴിവെക്കുകയും ചെയ്തു.<ref>{{cite web | url = http://www.goal.com/es-la/match/47782/getafe-vs-barcelona/report | title = Liga BBVA: Un gol de Messi encarriló el camino a la victoria para los azulgrana en el Coliseo | publisher=Goal.com | date = 7 November 2010 | accessdate =7 November 2010}}</ref> [[വിയ്യാറയൽ CF|വിയ്യാറയലിനെതിരായ]] മത്സരത്തിൽ പെഡ്രോയുമായി ചേർന്ന് മെസ്സി നേടിയ ഗോൾ ടീമിന് 2-1 ന്റെ മുൻതൂക്കം സമ്മാനിച്ചു. അദ്ദേഹം ഒരു ഗോൾ കൂടി നേടുകയും ബാഴ്സ 3-1 ന് മത്സരം സ്വന്തമാക്കുകയും ചെയ്തു. തുടർച്ചയായ 7 ആം മത്സരത്തിലായിരുന്നു മെസ്സി ഗോൾ കണ്ടെത്തുന്നത്. സ്വന്തം റെക്കോർഡായ 6 മത്സരത്തിൽ ഗോൾ നേടുക എന്നതായിരുന്നു മെസ്സി തിരുത്തിക്കുറിച്ചത്. ആ രണ്ട് ഗോളുകളിലെ ആദ്യ ഗോൾ നേടിയതോടെ ഒരു കലണ്ടർ വർഷത്തിൽ (2010) 50 ഗോൾ നേടുകയെന്ന നേട്ടം അദ്ദേഹത്തിന് ലഭിച്ചു. അടുത്ത ഗോൾ കൂടി നേടിയതോടെ ബാഴ്സലോണക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന താരവുമായി മാറി മെസ്സി. [[UD അൽമേരിയ|അൽമേരിയക്കെതിരായ]] മത്സരത്തിൽ അദ്ദേഹം സീസണിലെ തന്റെ രണ്ടാം ഹാട്രിക്ക് നേടി. ആ മത്സരത്തിൽ അവർ 8-0 എന്ന മികച്ച എവേ വിജയം നേടി. ഹാട്രിക്കിലെ രണ്ടാം ഗോൾ സ്പാനിഷ് ലീഗിലെ മെസ്സിയുടെ 100 ആം ഗോൾ ആയിരുന്നു.<ref>{{cite web | url = http://www.entradasfcbarcelona.com/?p=3389 | title = Jornada 12 – UD Almería 0–8 FC Barcelona | publisher = www.entradasfcbarcelona.com | date = 20 November 2010 | accessdate = 22 November 2010 | archive-date = 2011-07-10 | archive-url = https://web.archive.org/web/20110710194136/http://www.entradasfcbarcelona.com/?p=3389 | url-status = dead }}</ref> [[പനത്തിനായിക്കോസ്|പനത്തിനായിക്കോസിനെതിരായ]] മത്സരത്തിലും ഗോൾ നേടിയതോടെ തുടർച്ചയായ 9 മത്സരങ്ങളിൽ (ബ്രസീലിനെതിരായ ഒരു സൗഹൃദമത്സരം ഉൾപ്പെടെ 10 മത്സരങ്ങളിൽ) ഗോൾ നേടുന്ന കളിക്കാരനായി മെസ്സി മാറി. ആ മത്സരത്തിൽ ബാഴ്സ 3-0 ന് ജയിച്ചു.<ref>{{cite web | url = http://www.sport.es/es/noticias/barca/20101124/barca-pasa-octavos-ahora-por-madrid/762165.shtml | title = El Barça pasa a octavos... ¡y ahora, a por el Madrid! | publisher = www.sport.es | date = 24 November 2010 | accessdate = 24 November 2010 | archive-date = 2015-12-10 | archive-url = https://web.archive.org/web/20151210195327/http://www.sport.es/es/noticias/barca/20101124/barca-pasa-octavos-ahora-por-madrid/762165.shtml | url-status = dead }}</ref> [[പ്രമാണം:RMDvsBAR UCL SF 1.jpg|thumb|300px|upright|മെസ്സി ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡിനെതിരെ]]]] നവംബർ 29 ന് ''എൽ ക്ലാസിക്കോ''യിൽ മെസ്സിയുടെ തുടർച്ചയായ ഗോൾ സ്കോറിംഗ് അവസാനിച്ചു. എന്നിരുന്നാലും ബാഴ്സ ആ മത്സരം 5-0 ന് സ്വന്തമാക്കി. ആ മത്സരത്തിൽ മെസ്സി, വിയ്യയുടെ രണ്ട് ഗോളുകൾക്ക് വഴിവെച്ചു.<ref>{{cite web | url = http://www.sport.es/es/?idpublicacio_PK=44&idioma=CAS&idnoticia_PK=731648&idseccio_PK=1402 | title = El Barça humilla al Madrid con otra 'manita' histórica | publisher=www.sport.es | date = 29 November 2010 | accessdate =29 November 2010}}</ref> [[CA ഒസാസുന|ഒസാസുനക്കെതിരെ]] നടന്ന അടുത്ത മത്സരത്തിൽ അദ്ദേഹം ഇരട്ടഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.<ref>{{cite web | url = http://www.sport.es/es/noticias/barca/20101204/barca-sin-bajar-del-autocar/818439.shtml | title = El Barça, sin bajar del autocar | publisher = www.sport.es | date = 4 December 2010 | accessdate = 4 December 2010 | archive-date = 2016-02-14 | archive-url = https://web.archive.org/web/20160214005953/http://www.sport.es/es/noticias/barca/20101204/barca-sin-bajar-del-autocar/818439.shtml | url-status = dead }}</ref> അതിന്റെ തുടർച്ചയായി [[റയൽ സോസിഡാഡ്|റയൽ സോസിഡാഡിനെതിരേയും]] മെസ്സി ഇരട്ടഗോൾ നേടി.<ref>{{cite web | url = http://www.sport.es/es/noticias/barca/20101212/manita-manita-por-liga/856966.shtml | title = De manita en manita se va a por la Liga | publisher = www.sport.es | date = 12 December 2010 | accessdate = 12 December 2010 | archive-date = 2012-03-14 | archive-url = https://web.archive.org/web/20120314030018/http://www.sport.es/es/noticias/barca/20101212/manita-manita-por-liga/856966.shtml | url-status = dead }}</ref> [[എൽ ഡെർബി|എൽ ഡെർബിയിൽ]] ബാഴ്സ 1-5 ന് ജയിച്ചു. ആ മത്സരത്തിൽ മെസ്സി, പെഡ്രോക്കും വിയ്യക്കും ഓരോ ഗോൾ വീതം നേടാൻ വഴിയൊരുക്കുകയും ചെയ്തു.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=733024&idseccio_PK=803&h= | title = Messi, 17 goles y 9 asistencias | publisher = www.sport.es | date = 19 December 2010 | accessdate = 19 December 2010 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> 2011 ലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ [[ഡിപോർട്ടീവൊ ലാ കൊരുണ|ഡിപോർട്ടീവൊ ലാ കൊരുണക്കെതിരെ]] നടന്ന എവേ മത്സരത്തിൽ ഫ്രീകിക്കിൽ നിന്നായിരുന്നു. ആ മത്സരത്തിൽ മെസ്സി ഒരിക്കൽക്കൂടി പെഡ്രോയേയും വിയ്യയേയും ഗോൾ നേടാൻ സഹായിച്ചു. ആ മത്സരത്തിൽ ബാഴ്സലോണ 4-0 ന് ജയിച്ചു.<ref>{{cite web | url = http://www.sport.es/es/noticias/barca/20110108/otro-recital-campeon/795426.shtml | title = Otro recital de campeón | publisher = www.sport.es | date = 8 January 2011 | accessdate = 9 January 2011 | archive-date = 2016-02-14 | archive-url = https://web.archive.org/web/20160214182553/http://www.sport.es/es/noticias/barca/20110108/otro-recital-campeon/795426.shtml | url-status = dead }}</ref> ബാഴ്സലോണയിലെ സഹകളിക്കാരായ [[സാവി|സാവിയേയും]] [[ആന്ദ്രേ ഇനിയേസ്റ്റ|ഇനിയേസ്റ്റയേയും]] പിന്നിലാക്കി 2010 ലെ ഫിഫയുടെ [[2010 ഫിഫ സ്വർണ്ണപ്പന്ത്|സ്വർണ്ണപ്പന്ത്]] മെസ്സി സ്വന്തമാക്കി.<ref>{{cite web | url = http://www.fifa.com/ballondor/news/newsid=1360028/index.html | title = Lionel Messi wins the first FIFA Ballon d'Or | date = 10 January 2011 | accessdate = 10 January 2011 | archive-date = 2011-08-29 | archive-url = https://web.archive.org/web/20110829030351/http://www.fifa.com/ballondor/news/newsid=1360028/index.html | url-status = dead }}</ref> തുടർച്ചയായ നാലാം വർഷമാണ് മെസ്സി ഈ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്.<ref>{{cite news|url=http://news.bbc.co.uk/sport2/hi/football/9356019.stm|title=Argentina's Lionel Messi wins Fifa Ballon d'Or award |date=10 January 2011 |accessdate=10 January 2011|work=BBC News }}</ref> പുരസ്കാരം ലഭിച്ചതിന്റെ രണ്ടാം ദിവസം [[റയൽ ബെറ്റിസ്|റയൽ ബെറ്റിസുമായി]] നടന്ന മത്സരത്തിൽ മെസ്സി 2011 ലെ ആദ്യത്തേയും സീസണിലെ മൂന്നാമത്തേയും ഹാട്രിക്ക് നേടി.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=734569&idseccio_PK=803 | title = 'Manita' de oro | date = 12 January 2011 | accessdate = 13 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> [[റേസിംഗ് സന്റാന്റർ|റേസിംഗ് സന്റാന്ററിനെതിരെ]] പെനാൽട്ടിയിലൂടെ ഗോൾ നേടിക്കൊണ്ടാണ് ലീഗിന്റെ രണ്ടാം റൗണ്ടിന് മെസ്സി തുടക്കമിട്ടത്.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=735280&idseccio_PK=803 | title = El Barça golea al Racing y mete más presión al Madrid | date = 22 January 2011 | accessdate = 22 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> പെനാൽട്ടിയിലൂടെ ഗോൾ നേടിയതിനു ശേഷം അദ്ദേഹം തന്റെ ഉള്ളിലിട്ടിരുന്ന ഷർട്ടിൽ എഴുതിയിരുന്ന സന്ദേശം പുറമേ കാണിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ഹാപ്പി ബർത്ത്ഡേ മമി".<ref>{{cite web | url = http://www.huffingtonpost.com/2011/01/26/lionel-messi-fined-mom-happy-birthday_n_814088.html |title= Lionel Messi Fined For Wishing Mother Happy Birthday |date=26 January 2011 |accessdate=26 January 2011}}</ref> [[2010-11 കോപ്പ ദെൽ റേയ്|കോപ്പ ദെൽ റേയ്]] സെമി ഫൈനലിൽ [[UD അൽമേരിയ|അൽമേരിയക്കെതിരെ]] ഇരട്ടഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ ഗോൾ സ്കോറിംഗ് പാടവം വീണ്ടും തെളിയിച്ചു.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=735563&idseccio_PK=803 | title = 'Manita' de goles y un pie en la final | date = 26 January 2011 | accessdate = 26 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> ഒരാഴ്ചക്കുള്ളിൽ തന്നെ [[ഹെർക്കുലീസ് CF]] ന് എതിരെ നടന്ന മത്സരത്തിലും മെസ്സി ഇരട്ടഗോൾ നേടി.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=735762&idseccio_PK=803 | title = Hércules sufrió la ira de los Dioses | date = 29 January 2011 | accessdate = 29 January 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> ഫെബ്രുവരി 5 ന് കാമ്പ് ന്യൂവിൽ അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ 3-0 ന് വിജയിച്ചതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ലീഗ് ജയങ്ങൾ നേടുന്ന ടീമെന്ന റെക്കോർഡ് അവർ സ്വന്തമാക്കി. അവർ 16 മത്സരങ്ങളായിരുന്നു തുടർച്ചയായി ജയിച്ചത്.<ref>{{cite web|url=http://www.marca.com/2011/02/05/futbol/equipos/barcelona/1296946785.html|title=Barça set 16 wins consecutive league wins|publisher=[[MARCA]].com|language=Spanish|date= 5 February 2011 |accessdate=5 February 2011}}</ref> മെസ്സിയുടെ ഹാട്രിക്കാണ് ഈ മത്സരത്തിൽ അവരുടെ ജയം ഉറപ്പിച്ചത്. മത്സരശേഷം അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: "[[ആൽഫ്രഡോ ഡി സ്റ്റെഫാനോ|ഡി സ്റ്റെഫാനോവിനെപ്പോലെ]] മഹാനായ ഒരു വ്യക്തി സ്ഥാപിച്ച റെക്കോർഡ് മറികടക്കുന്നത് തീർച്ചയായും സന്തോഷമുളവാക്കുന്ന കാര്യമാണ്. ഇത്തരമൊരു റെക്കോർഡ് ഇത്രനാൾ നിലനിന്നുവെന്നു പറഞ്ഞാൽ ആ റെക്കോർഡ് നേടാൻ എളുപ്പമല്ല എന്നു തന്നെയാണ് അർത്ഥം. മോശം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മികച്ചൊരു ടീമിനെ തോല്പിച്ചാണ് ഞങ്ങളിത് കരസ്ഥമാക്കിയിരിക്കുന്നത്. അതിനാൽത്തന്നെ ഈ നേട്ടം കരസ്ഥമാക്കാൻ വിഷമമായിരുന്നു".<ref>{{cite web|url=http://www.marca.com/2011/02/06/futbol/equipos/barcelona/1296948365.html|title=Messi talks about the record|publisher=[[MARCA]].com|language=Spanish|date= 5 February 2011 | accessdate=5 February 2011}}</ref> ഗോൾ നേടാത്ത രണ്ട് മത്സരങ്ങൾക്ക് ശേഷം [[അത്‌ലെറ്റിക്കോ ബിൽബാവോ|അത്‌ലെറ്റിക്കോ ബിൽബാവോക്കെതിരെ]] ബാഴ്സലോണ 2-1 ന് ജയിച്ച മത്സരത്തിൽ മെസ്സിയാണ് വിജയഗോൾ നേടിയത്.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=737389&idseccio_PK=803 | title = Messi saca al Barça de la boca de los 'leones' | date = 20 February 2011 | accessdate = 21 February 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> അടുത്ത ആഴ്ച [[RCD മയോർക്ക|മയോർക്കക്കെതിരായി]] 3-0 ന് ജയിച്ച എവേ മത്സരത്തിൽ മെസ്സി സീസണിലെ തന്റെ ആദ്യ ഹെഡ്ഡർ ഗോൾ നേടി.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=737818&idseccio_PK=803 | title = El Barça desactiva el 'efecto Laudrup' | date = 27 February 2011 | accessdate = 27 February 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> 1979-80 സീസണിൽ ലാ ലിഗയിൽ തോൽപ്പിക്കപ്പെടാതെ 19 എവേ മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോർഡ് റയൽ സോസിഡാഡ് ക്ലബ്ബിനുണ്ട്. ഈ എവേ വിജയത്തോടെ ബാഴ്സലോണയും ആ റെക്കോർഡിനൊപ്പമെത്തി. മൂന്ന് ദിവസത്തിന് ശേഷം [[വലൻസിയ CF|വലൻസിയക്കെതിരായി]] നടന്ന എവേ മത്സരത്തിൽ മെസ്സി നേടിയ ഒരു ഗോളിന്റെ ബലത്തിൽ ബാഴ്സ ജയിക്കുകയും ആ റെക്കോർഡ് തിരുത്തിക്കുറിക്കുകയും ചെയ്തു.<ref>{{cite web | url = http://www.sport.es/default.asp?idpublicacio_PK=44&idioma=CAS&idnoticia_PK=738138&idseccio_PK=803 | title = El Barça prende la mecha de la Liga en Mestalla | date = 2 March 2011 | accessdate = 2 March 2011 | archive-date = 2008-10-05 | archive-url = https://web.archive.org/web/20081005160120/http://www.sport.es/default.asp?idpublicacio_PK=44 | url-status = dead }}</ref> മാർച്ച് 8 ന് കാമ്പ് ന്യൂവിൽ വെച്ച് നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ [[ആഴ്സണൽ FC|ആഴ്സണലിനെ]] ബാഴ്സ 3-1 ന് പരാജയപ്പെടുത്തി. ആ വിജയത്തോടെ അവർ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.<ref>{{cite web|url=http://www.sbnation.com/soccer/2011/3/8/2038314/fc-barcelona-vs-arsenal-fc-2011-champions-league-lionel-messi-penalty|title=FC Barcelona Vs. Arsenal 2011: Lionel Messi Penalty Puts Barca Ahead |work= SBNation |accessdate=8 March 2011}}</ref> ഒരു മാസത്തോളം ഗോൾ നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നാൽ [[UD അൽമേരിയ|അൽമേരിയക്കെതിരായ]] കളിയിൽ ഇരട്ടഗോൾ നേടി മെസ്സി തിരിച്ചുവന്നു. അതിലെ രണ്ടാം ഗോൾ സീസണിലെ അദ്ദേഹത്തിന്റെ 47 ആം ഗോൾ ആയിരുന്നു. കഴിഞ്ഞ സീസണിൽ താൻ സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്തുകയായിരുന്നു ഈ ഗോളിലൂടെ മെസ്സി.<ref>{{cite web|url=http://www.sport.es/es/noticias/barca/20110409/messi-desatasco-barca-antes-del-clasico/968326.shtml|title=Messi desatascó al Barça antes del clásico|accessdate=9 April 2011|archive-date=2016-03-24|archive-url=https://web.archive.org/web/20160324035703/http://www.sport.es/es/noticias/barca/20110409/messi-desatasco-barca-antes-del-clasico/968326.shtml|url-status=dead}}</ref> 2011 ഏപ്രിൽ 12 ന് [[FC ഷാക്തർ ഡോണെട്സ്ക്|ഷാക്തർ ഡോണെട്സ്കിനെതിരെ]] നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അദ്ദേഹം ഈ റെക്കോർഡ് തിരുത്തി. ഇതോടെ ബാഴ്സലോണക്കു വേണ്ടി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി.<ref>{{cite web|url=http://www.sport.es/es/noticias/barca/20110412/tramite-resuelto-ahora-por-madrid/971705.shtml|title=Trámite resuelto y ahora... ¡a por el Madrid!|accessdate=13 April 2011|archive-date=2016-02-14|archive-url=https://web.archive.org/web/20160214013550/http://www.sport.es/es/noticias/barca/20110412/tramite-resuelto-ahora-por-madrid/971705.shtml|url-status=dead}}</ref> [[സാന്റിയാഗോ ബെർണാബു സ്റ്റേഡിയം|സാന്റിയാഗോ ബെർണാബുവിൽ]] വെച്ചു നടന്ന മത്സരത്തിൽ [[എൽ ക്ലാസിക്കോ|എൽ ക്ലാസിക്കോയിലെ]] തന്റെ എട്ടാം ഗോൾ കണ്ടെത്താൻ മെസ്സിക്ക് കഴിഞ്ഞു. ഏപ്രിൽ 23 ന് [[CA ഒസാസുന|ഒസാസുനക്കെതിരെ]] 2-0 ന് ജയിച്ച ഹോം മത്സരത്തിൽ നേടിയ ഗോളോടെ സീസണിൽ 50 ഗോൾ തികക്കാൻ മെസ്സിക്ക് സാധിച്ചു. ആ മത്സരത്തിൽ 60 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്.<ref>{{cite web|url=http://www.sport.es/es/noticias/barca/20110416/madrid-titulo/976392.shtml|title=Un punto que vale una Liga|accessdate=16 April 2011|archive-date=2016-02-13|archive-url=https://web.archive.org/web/20160213194747/http://www.sport.es/es/noticias/barca/20110416/madrid-titulo/976392.shtml|url-status=dead}}</ref> ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സ, മെസ്സിയുടെ ഇരട്ടഗോളിന്റെ ബലത്തിൽ റയൽ മാഡ്രിഡിനെ 2-0 ന് തോൽപ്പിച്ചു. ഒരു മാസ്മരിക പ്രകടനമായിരുന്നു മെസ്സി ആ മത്സരത്തിൽ കാഴ്ച്ചവെച്ചത്. അതിലെ രണ്ടാം ഗോൾ (ധാരാളം കളിക്കാരെ കബളിപ്പിച്ചു കൊണ്ട് നേടിയത്) ചാമ്പ്യൻസ് ലീഗിലെ ഈ സ്റ്റേജുകളിലെ എക്കാലത്തേയും മികച്ച ഗോളായി പരിഗണിക്കപ്പെടുന്നു.<ref>{{cite web|url=http://www.sport.es/es/noticias/barca/20110427/messi-puto-amo/986636.shtml|title=Messi es el "puto amo"|accessdate=27 April 2011|archive-date=2016-03-24|archive-url=https://web.archive.org/web/20160324095045/http://www.sport.es/es/noticias/barca/20110427/messi-puto-amo/986636.shtml|url-status=dead}}</ref><ref>{{cite news | url = http://sportsillustrated.cnn.com/2011/writers/sid_lowe/05/05/clasico.aftermath/index.html | title = The Good, the Bad and the Ugly in the aftermath of the Clásico series | date = 5 May 2011 | accessdate = 6 May 2011 | work = Sports Illustrated | first = Sid | last = Lowe | archive-date = 2011-05-08 | archive-url = https://web.archive.org/web/20110508163612/http://sportsillustrated.cnn.com/2011/writers/sid_lowe/05/05/clasico.aftermath/index.html | url-status = dead }}</ref> [[വെംബ്ലി സ്റ്റേഡിയം|വെംബ്ലിയിൽ]] വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സി നേടിയ ഗോൾ അവർക്ക് ആറ് വർഷത്തിനുള്ളിൽ മൂന്നാമത്തേയും മൊത്തത്തിൽ നാലാമത്തേയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തു.<ref>{{cite news|url=http://news.bbc.co.uk/sport2/hi/football/13576522.stm|title=Barcelona 3 Manchester United 1|date=28 May 2011|work=BBC Sport |accessdate=30 May 2011}}</ref> ==== 2011-12 സീസൺ ==== [[2011 സ്പാനിഷ് സൂപ്പർ കപ്പ്|സ്പാനിഷ് സൂപ്പർ കപ്പിൽ]] [[റയൽ മാഡ്രിഡ്|റയൽ മാഡ്രിഡിനെതിരെ]] മൂന്ന് ഗോളുകൾ നേടുകയും 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് ടീമിനെ 5-4 എന്ന സ്കോറിൽ വിജയത്തിലേക്ക് നയിച്ചുകൊണ്ടാണ് മെസ്സി ഈ സീസൺ തുടങ്ങിയത്.<ref>{{cite news|url=http://www.sport.es/es/noticias/barca/20110818/messi-salvo-futbol/1120978.shtml|title=Messi salvó al fútbol|date=17 August 2011|work=Sport.es|accessdate=17 August 2011|archive-date=2012-04-13|archive-url=https://web.archive.org/web/20120413110759/http://www.sport.es/es/noticias/barca/20110818/messi-salvo-futbol/1120978.shtml|url-status=dead}}</ref> [[2011 യുവേഫ സൂപ്പർ കപ്പ്|യുവേഫ സൂപ്പർ കപ്പിൽ]] [[FC പോർട്ടോ|പോർട്ടോയുമായി]] നടന്ന അടുത്ത മത്സരത്തിൽ [[ഫ്രെഡി ഗുവാറിൻ|ഫ്രെഡി ഗുവാറിന്റെ]] ദുർബ്ബലമായ ഒരു ബാക്ക് പാസ് മുതലെടുത്ത് മെസ്സി ഗോൾ നേടി. [[സെസ്ക് ഫാബ്രിഗസ്|സെസ്ക് ഫാബ്രിഗസിന്]] ഒരു ഗോളിന് വഴിയൊരുക്കുകയും കൂടി ചെയ്തതോടെ ബാഴ്സലോണ ആ മത്സരം 2-0 ന് ജയിക്കുകയും സൂപ്പർ കപ്പ് നേടുകയും ചെയ്തു.<ref>{{cite news|url=http://www.sport.es/es/noticias/barca/20110826/super-messi-supercopa-barca/1130917.shtml|title=Súper Messi da la Supercopa al Barça|date=26 August 2011|work=Sport.es|accessdate=26 August 2011|archive-date=2011-10-14|archive-url=https://web.archive.org/web/20111014114258/http://www.sport.es/es/noticias/barca/20110826/super-messi-supercopa-barca/1130917.shtml|url-status=dead}}</ref> ഈ കളിക്ക് മുമ്പ് മെസ്സി ഗോൾ നേടാത്ത ഒരേയൊരു ഔദ്യോഗിക മത്സരം സൂപ്പർ കപ്പ് ആയിരുന്നു.<ref>{{cite news|url=http://www.sport.es/es/noticias/barca/20110827/futbol-messi-tiene-limites/1131118.shtml|title=El fútbol de Messi no tiene límites|date=26 August 2011|work=Sport.es|accessdate=26 August 2011|archive-date=2016-03-03|archive-url=https://web.archive.org/web/20160303234056/http://www.sport.es/es/noticias/barca/20110827/futbol-messi-tiene-limites/1131118.shtml|url-status=dead}}</ref> [[വിയ്യാറയൽ CF|വിയ്യാറയലിനെതിരെ]] ഇരട്ടഗോൾ നേടിക്കൊണ്ടാണ് മെസ്സി [[ലാ ലിഗ|ലാ ലിഗക്ക്]] തുടക്കമിട്ടത്.<ref>{{cite news|url=http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada02/Barcelona_Villarreal/partit.html|title=Liga Champions: new and improved version|date=29 August 2011|work=fcbarcelona.cat|accessdate=29 August 2011|archive-date=2011-11-02|archive-url=https://web.archive.org/web/20111102132810/http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada02/Barcelona_Villarreal/partit.html|url-status=dead}}</ref> [[CA ഒസാസുന|ഒസാസുനക്കെതിരേയും]]<ref>{{cite news|url=http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada04/Barcelona_Osasuna/partit.html|title=Super 8 (8-0)|date=17 September 2011|work=fcbarcelona.cat|accessdate=17 September 2011|archive-date=2011-11-01|archive-url=https://web.archive.org/web/20111101095400/http://www.fcbarcelona.cat/web/english/futbol/temporada_11-12/arxiu_partits/lliga/jornada04/Barcelona_Osasuna/partit.html|url-status=dead}}</ref> [[അത്‌ലെറ്റിക്കോ മാഡ്രിഡ്|അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെയും]]<ref>{{cite news|url=http://www.sport.es/es/noticias/barca/esta-liga-dos-sino-messi-1160317|title=Esta Liga no es de dos sino de Messi|date=25 September 2011|work=Sport.es |accessdate=25 September 2011}}</ref> നടന്ന രണ്ട് ഹോം മത്സരങ്ങളിലും തുടർച്ചയായി അദ്ദേഹം ഹാട്രിക്ക് നേടി. സെപ്റ്റംബർ 28 ന് [[എഫ് സി ബേറ്റ് ബോറിസോവ്|ബേറ്റ് ബോറിസോവിനെതിരായി]] ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ<ref>{{cite news|url=http://www.sport.es/es/noticias/barca/barca-aficiona-las-manitas-1164552|title=El Barça se aficiona a las 'manitas'|date=28 September 2011|work=Sport.es |accessdate=28 September 2011}}</ref> ഔദ്യോഗിക മത്സരങ്ങളിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ (194) നേടുന്ന രണ്ടാമൻ എന്ന റെക്കോർഡ് [[ലാസ്‌ലോ കുബാല|ലാസ്‌ലോ കുബാലയോടൊപ്പം]] പങ്കിടുകയും ചെയ്തു.<ref>{{cite news|url=http://www.sport.es/es/noticias/barca/messi-igualo-kubala-1164601|title=Messi iguala a Kubala y afirma que sería "hermoso" superar a César|date=28 September 2011|work=Sport.es |accessdate=28 September 2011}}</ref> [[റേസിങ്ങ് ഡെ സന്റാണ്ടർ|റേസിങ്ങിനെതിരെ]] ഇരട്ടഗോളുകൾ നേടിയതോടെ ആ റെക്കോർഡ് മറികടക്കാനും മെസ്സിക്കായി.<ref>{{cite news|url=http://www.sport.es/es/noticias/barca/barca-consolida-liderato-con-otro-recital-messi-1183586|title=El Barça consolida su liderato con otro recital de Messi|date=16 October 2011|work=Sport.es |accessdate=16 October 2011}}</ref> ബാഴ്സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ [[RCD മയോർക്ക|മയോർക്കക്കെതിരായി]] ഹാട്രിക്ക് നേടിയതോടെ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 199 ആയി ഉയർന്നു. സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ (132) നേടുന്ന രണ്ടാമനായി മെസ്സി മാറി. കുബാലയേക്കാൾ ഒരു ഗോൾ കൂടുതലായിരുന്നു അത്.<ref>{{cite news|url=http://www.sport.es/es/noticias/barca/messi-responde-otra-vez-1201140|title=1, 2, 3... Messi responde otra vez|date=29 October 2011|work=Sport.es |accessdate=29 October 2011}}</ref> ചാമ്പ്യൻസ് ലീഗിൽ [[FC വിക്ടോറിയ പ്ലസൻ|വിക്ടോറിയ പ്ലസനെതിരായ]] മത്സരത്തിൽ നേടിയ ആദ്യ ഗോളോടെ അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി 200 ഗോളുകൾ കുറിച്ചു. ആ മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടി മെസ്സി ഹാട്രിക്ക് തികച്ചു.<ref>{{cite news|url=http://www.sport.es/es/noticias/barca/messi-infalible-hat-trick-octavos-1204309|title=Messi es infalible: hat trick... ¡y a octavos!|date=1 November 2011|work=Sport.es |accessdate=1 November 2011}}</ref> ==== 2012-13 സീസൺ ==== സീസണിലെ ബാഴ്സയുടെ ആദ്യമത്സരം ന്യൂ കാമ്പിൽ, റയൽ സോസിഡാഡുമായായിരുന്നു. 5-1ന് ബാഴ്സ ജയിച്ച മത്സരത്തിൽ മെസ്സി 2 ഗോളുകൾ നേടി. ആഗസ്റ്റ് 23ന് ബദ്ധ വൈരികളായ റയൽ മാഡ്രിഡിനെതിരെ 3-2ന് ബാഴ്സ ജയിച്ച മത്സരത്തിലും പെനാൽറ്റിയിലൂടെ ഒരു ഗോൾ മെസി നേടി.<ref>{{cite web|title=Barcelona vs Real Madrid: 3-2 - Supercopa de España 2012|url=http://www.guardian.co.uk/football/2012/aug/23/barcelona-real-madrid-live-mbm?newsfeed=true|accessdate=24.8.12}}</ref> സൂപ്പർകോപ്പ ഡെ എസ്പാനയുടെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ഫ്രീ കിക്കിൽ നേടിയ ഗോൾ എൽ-ക്ലാസിക്കോയിൽ (ബാഴ്സലോണയും റയൽമാഡ്രിടും തമ്മിലുള്ള മത്സരം) മെസ്സിയുടെ 15ആമത്തെ ഗോളായിരുന്നു. ഇതോടെ എൽ-ക്ലാസിക്കോ മത്സരങ്ങളിലെ ബാഴ്സലോണയുടെ ടോപ്പ്സ്കോററായി മെസ്സി മാറി.<ref>{{cite web|title=Messi becomes Barcelona's all-time Clasico top scorer with free kick against Real Madrid|url=http://www.goal.com/en-gb/news/3277/la-liga/2012/08/29/3339860/messi-becomes-barcelonas-all-time-clasico-top-scorer-with?source=breakingnews|accessdate=31 August 2012}}</ref><ref>{{cite web|title=Real Madrid beat Barcelona to win Spanish Super Cup|url=http://www.bbc.co.uk/sport/0/football/19402668|accessdate=31 August 2012}}</ref> നവംബർ 11 ന് റയൽ മല്ലോഴ്സയ്ക്കെതിരെ നടിയ 2 ഗോളുകൾ 2012 കലണ്ടർ വർഷത്തിൽ അദ്ദേഹത്തിന്റെ ഗോൾ നേട്ടം 76 തികച്ചു. 1958 കലണ്ടർ വർഷത്തിൽ പെലെ നേടിയ 75 ഗോളുകൾ എന്ന നേട്ടം മെസ്സി മറികടന്നു. ഇതോടെ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടൂതൽ ഗോൾ നേടിയ ഗെർഡ് മുള്ളറുടെ 85 ഗോളെന്ന സർവകാല റെക്കോർഡിലേക്ക് മെസിക്ക് 9 ഗോളുകളുടെ വ്യത്യാസം മാത്രമായി.<ref>[http://www.dailymail.co.uk/sport/football/article-2231433/Lionel-Messi-breaks-Pele-record-reaching-76-goals-2012.html "76 not out: Messi closing in on Muller after breaking Pele's record for most goals in a calendar year"]. Daily Mail. Retrieved 14 November 2012</ref><ref>[http://www.guardian.co.uk/football/2012/nov/11/barcelona-la-liga-mallorca-messi "Lionel Messi eclipses Pelé with 76th goal of year in Barcelona victory"]. The Guardian. Retrieved 14 November 2012</ref> ഡിസംബർ 1ന് അത്ലെറ്റിക് ബിൽബാബോയ്ക്കെതിരെ നേടിയ 2 ഗോളുകൾ 2012ലെ ഗോൾ നേട്ടം 84ആയി ഉയർത്തി. മുള്ളറുടെ റെക്കോർഡ് മറികടക്കാൻ 2 ഗോളുകൾ കൂടിമതി. അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും. ലാ ലിഗയിൽ ബോഴ്സലോണയുടെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ എന്ന സീസർ റോഡ്രിഗസിന്റെ 190 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്താൻ 2 ഗോളുകൾ കൂടിമതിയാകും.<ref>{{cite web| url = http://www.fcbarcelona.com/football/first-team/detail/article/messi-equals-cesars-record| title = Messi equals César’s record | date= 12 December 2012 | publisher=fcbarcelona.com}}</ref> ഡിസംബർ 9ന് ലോകം കാത്തിരുന്ന ആ നിമിഷമെത്തി. റയൽ ബെറ്റിസിനെതിരെ 2 ഗോളുകൾ കൂടി നേടി മെസ്സി കലണ്ടർ വർഷത്തിലെ തന്റെ നേട്ടം 86ആയി ഉയർത്തി. ഇതോടെ 1972ൽ ഗെർഡ് മുള്ളർ ബയേൺ മ്യൂണിക്കിനും ജർമ്മൻ ദേശീയ ടീമിനുമായി നേടിയ 85 ഗോളുകൾ പഴങ്കഥയായി.<ref>{{cite news|title=Messi sets record of 86 for goals in a year|url=http://www.reuters.com/article/2012/12/09/us-soccer-spain-messi-record-idUSBRE8B80EO20121209|date=9 December 2012|accessdate=9 December 2012|first=Iain|last=Rogers|agency=Reuters|archive-date=2015-09-24|archive-url=https://web.archive.org/web/20150924172512/http://www.reuters.com/article/2012/12/09/us-soccer-spain-messi-record-idUSBRE8B80EO20121209|url-status=dead}}</ref> ഡിസംബർ 12ന് നടന്ന കോപ്പ ഡെൽ റെ യിൽ കോർഡോബായ്ക്കെതിരെ 2 ഗോളുകൾ കൂടി നേടി 2012 തന്റെ ഗോൾ നേട്ടം 88ആയി ഉയർത്തി. 2012 ഡിസംബർ 23 ന് ഈ നേട്ടം 91 ഗോളുകൾ എന്ന നിലയിലെത്തി.<ref>[http://www.dailymail.co.uk/sport/football/article-2247167/Lionel-Messi-stretches-calendar-year-record-Gerd-Muller-taking-tally-88-goals.html "88 and counting... Messi can't stop scoring as Barca striker doubles up to further exceed Muller's record"]. Daily Mail. Retrieved 13 December 2012</ref> ഡിസംബർ 16ന് അത്ലറ്റികോ മാഡ്രിഡിനെതിരെ 4-1 ന് ബാഴ്സ വിജയിച്ചപ്പോൾ 2 ഗോളുകൾ മെസിയുടെ വകയായിരുന്നു.<ref>{{cite web|title=Messi reaches 90 goals as Barca win|url=http://www.espnstar.com/football/primera-liga/news/detail/item909951/Messi-reaches-90-goals-as-Barca-win/|publisher=espnstar.com|date=16 December 2012|accessdate=17 December 2012|archive-date=2012-12-30|archive-url=https://web.archive.org/web/20121230235918/http://www.espnstar.com/football/primera-liga/news/detail/item909951/Messi-reaches-90-goals-as-Barca-win/|url-status=dead}}</ref> 2012 ഡിസംബർ 18ന് ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ 2018 ജൂൺ 30 വരെ നീട്ടി.<ref>{{cite news|url=http://www.fcbarcelona.com/football/first-team/detail/article/carles-puyol-xavi-hernandez-and-leo-messi-renew-their-contract-with-fc-barcelona|title=Barça has renewed the contracts of Carles Puyol, Xavi Hernández and Leo Messi|date=18 December 2012|accessdate=18 December 2012|publisher=FC Barcelona Official Website}}</ref> == അന്താരാഷ്ട്ര കളിജീവിതം == 2004 ജൂണിൽ [[പരാഗ്വേ ദേശീയ ഫുട്ബോൾ ടീം|പരാഗ്വേക്കെതിരെ]] ഒരു അണ്ടർ-20 സൗഹൃദ മത്സരത്തിലാണ് അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ അരങ്ങേറ്റം.<ref>{{cite news|url=http://www.lionelmessi.com/biography/|title=Lionel Messi Biography|publisher=Lionelmessi.com|accessdate=7 July 2009|archiveurl=https://web.archive.org/web/20080802154715/http://lionelmessi.com/biography/|archivedate=2008-08-02|url-status=dead}}</ref> 2005 ൽ നെതർലണ്ട്സിൽ വെച്ച് നടന്ന [[2005 ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പ്|2005 ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ]] അർജന്റീന ജേതാക്കളായപ്പോൾ ആ ടീമിൽ അംഗമായിരുന്നു മെസ്സി. ആ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണപ്പന്തും സ്വർണ്ണ ബൂട്ടും മെസ്സിയാണ് നേടിയത്.<ref>{{cite web|url=http://www.fifa.com/tournaments/archive/tournament=104/edition=9102/index.html|title=FIFA World Youth Championship Netherlands 2005|publisher=FIFA|accessdate=7 July 2009|archive-date=2013-12-24|archive-url=https://web.archive.org/web/20131224230512/http://www.fifa.com/tournaments/archive/tournament=104/edition=9102/index.html|url-status=dead}}</ref> അർജന്റീനയുടെ അവസാന നാല് മത്സരങ്ങളിൽ നേടിയതടക്കം ആകെ 6 ഗോളുകളാണ് മെസ്സി ആ പരമ്പരയിൽ നേടിയത്. 2005 ഓഗസ്റ്റ് 17 ന്, തന്റെ 18 ആം വയസ്സിൽ, [[ഹംഗറി ദേശീയ ഫുട്ബോൾ ടീം|ഹംഗറിക്കെതിരെയാണ്]] മെസ്സിയുടെ പൂർണ്ണമായ അരങ്ങേറ്റം. 63 ആം മിനിട്ടിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ മെസ്സിയുടെ ഷർട്ടിൽ പിടിച്ചു വലിച്ച [[വിൽമോസ് വാഞ്ചാക്|വിൽമോസ് വാഞ്ചാകിനെ]] തലകൊണ്ട് ഇടിച്ചു എന്ന കുറ്റത്തിന് റഫറി, [[മാർക്കസ് മെർക്ക്]], 65 ആം മിനുട്ടിൽ മെസ്സിയെ പുറത്താക്കി. ആ തീരുമാനം ശരിയായില്ലെന്ന് മറഡോണ പോലും വാദിച്ചു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_football/4172400.stm|title=Messi handles 'new Maradona' tag|publisher=BBC Sport | date= 22 August 2005 | accessdate=7 July 2009| last=Vickery |first=Tim}}</ref><ref>{{cite web|url=http://english.people.com.cn/200508/20/eng20050820_203655.html|title=Argentine striker Messi recalled for World Cup qualifier|publisher=People's Daily Online| date= 20 August 2005 | accessdate=7 July 2009}}</ref> സെപ്റ്റംബർ 3 ന് [[പരാഗ്വേ ദേശീയ ഫുട്ബോൾ ടീം|പരാഗ്വേക്കെതിരെ]] [[2006 ഫിഫ ലോകകപ്പ് യോഗ്യതാമത്സരങ്ങൾ (CONMEBOL)|ലോകകപ്പ് യോഗ്യതാ മത്സരത്തിൽ]] 1-0 ന് തോറ്റ എവേ മത്സരത്തിൽ മെസ്സി ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ടിരുന്നു. മത്സരത്തിനു മുമ്പായി അദ്ദേഹം പറഞ്ഞു: "ഇത് രണ്ടാം അരങ്ങേറ്റമാണ്. ആദ്യത്തേതിന് നീളം കുറവായിരുന്നു."<ref>{{cite web|url=http://soccernet.espn.go.com/preview?id=178848&cc=5739|title=Messi tries again as Argentina face Paraguay|publisher=ESPN Soccernet|date=2 September 2005|accessdate=7 July 2009|archive-date=2011-06-28|archive-url=https://web.archive.org/web/20110628224026/http://soccernet.espn.go.com/preview?id=178848&cc=5739|url-status=dead}}</ref> [[പെറു ദേശീയ ഫുട്ബോൾ ടീം|പെറുവിനെതിരെയാണ്]] അദ്ദേഹം അതിനു ശേഷം അർജന്റീനക്ക് വേണ്ടി കളിച്ചത്. മത്സരശേഷം കോച്ച് ''പെക്കർമാൻ'' മെസ്സിയെ ''ഒരു രത്നം'' എന്നു വിശേഷിപ്പിച്ചു.<ref>{{cite web|url=http://www.rediff.com/sports/2005/oct/10messi.htm|title=Messi is a jewel says Argentina coach|publisher=Rediff| date= 10 October 2005 | accessdate=7 July 2009 |last=Homewood|first=Brian}}</ref> 2009 മാർച്ച് 28 ന് [[വെനസ്വേല ദേശീയ ഫുട്ബോൾ ടീം|വെനസ്വേലക്കെതിരെ]] നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സി അർജന്റീനക്ക് വേണ്ടി ആദ്യമായി 10 ആം നമ്പർ ജേഴ്സി അണിഞ്ഞു. അർജന്റീനയുടെ മാനേജരായി മറഡോണയുടെ ആദ്യ ഔദ്യോഗിക മത്സരമായിരുന്നു അത്. മെസ്സിയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ആ മത്സരം അർജന്റീന 4-0 ന് സ്വന്തമാക്കി.<ref>{{cite web| url = http://soccernet.espn.go.com/report?id=230046&cc=5739| title = Argentina 4–0 Venezuela: Messi the star turn| date = 28 March 2009| accessdate = 7 July 2009| publisher = Allaboutfcbarcelona.com| archive-date = 2012-10-24| archive-url = https://web.archive.org/web/20121024081458/http://soccernet.espn.go.com/report?id=230046&cc=5739| url-status = dead}}</ref> 2010 നവംബർ 17 ന് [[ദോഹ|ദോഹയിൽ]] വെച്ച് നടന്ന സൗഹൃദമത്സരത്തിൽ ലാറ്റിനമേരിക്കയിലെ അർജന്റീനയുടെ ചിരവൈരികളായ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലിനെതിരെ]] 1-0 ന് ജയിച്ച മത്സരത്തിൽ മെസ്സിയാണ് അവസാന മിനുട്ടിൽ അർജന്റീനയുടെ വിജയഗോൾ നേടിയത്. വലിയ മത്സരങ്ങളിൽ മെസ്സി ആദ്യമായിട്ടായിരുന്നു ബ്രസീലിനെതിരെ ഗോൾ നേടുന്നത്.<ref>{{cite web| url = http://www.lionel-messi.co.uk/news/magic-messi-leads-argentina-over-brazil.html| title = Magic Messi leads Argentina over Brazil| date = 17 November 2010| accessdate = 19 November 2010| publisher = lionel-messi.co.uk| archive-date = 2013-07-03| archive-url = https://web.archive.org/web/20130703082419/http://www.lionel-messi.co.uk/news/magic-messi-leads-argentina-over-brazil.html| url-status = dead}}</ref> 2011 ഫെബ്രുവരി 9 ന് [[സ്വിറ്റ്സർലണ്ട്|സ്വിറ്റ്സർലണ്ടിലെ]] [[ജനീവ|ജനീവയിൽ]] വെച്ച് നടന്ന സൗഹൃദമത്സരത്തിൽ [[പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീം|പോർച്ചുഗലിനെ]] 2-1 ന് തോൽപ്പിച്ച മത്സരത്തിലും മെസ്സി അവസാന നിമിഷത്തിൽ നേടിയ പെനാൽട്ടി ഗോളാണ് അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത്. === 2006 ലോകകപ്പ് === പരിക്ക് മൂലം മെസ്സിക്ക് രണ്ട് മാസത്തോളം കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വന്നു. 2005-06 സീസണിന്റെ അവസാനത്തിൽ [[2006 ഫിഫ ലോകകപ്പ്|2006 ലോകകപ്പിൽ]] മെസ്സിയുടെ സാന്നിധ്യം ഉണ്ടാവുമോയെന്ന സംശയം പോലുമുണ്ടായി. എന്നിരുന്നാലും 2006 മെയ് 15 ന് ലോകകപ്പിലേക്കുള്ള ടീം തിരഞ്ഞെടുത്തപ്പോൾ മെസ്സി അതിലുണ്ടായിരുന്നു. ലോകകപ്പിനു മുമ്പ് അർജന്റീന U-20 ടീമിന് വേണ്ടി ഒരു മത്സരത്തിൽ 15 മിനിട്ടും അർജന്റീനക്ക് വേണ്ടി [[അംഗോള ദേശീയ ഫുട്ബോൾ ടീം|അംഗോളക്കെതിരെ]] ഒരു സൗഹൃദ മത്സരത്തിൽ 64 ആം മിനിട്ട് മുതലും കളിച്ചു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/teams/argentina/5047440.stm| title=Messi comes of age|publisher=BBC Sport |date= 5 June 2006 |accessdate=7 July 2009 | last = Vickery | first = Tim }}</ref><ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/teams/argentina/5023884.stm| title=Argentina allay fears over Messi|publisher=BBC Sport |date= 30 May 2006 |accessdate=7 July 2009}}</ref> ലോകകപ്പിൽ [[ഐവറി കോസ്റ്റ് ദേശീയ ഫുട്ബോൾ ടീം|ഐവറി കോസ്റ്റിനെതിരായി]] നടന്ന [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീനയുടെ]] ഉദ്ഘാടനമത്സരം പകരക്കാരുടെ ബെഞ്ചിലിരുന്നാണ് മെസ്സി കണ്ടത്.<ref>{{cite news|url=http://www.kicker.de/fussball/wm/startseite/artikel/350938| title=Messi weiter auf der Bank|publisher=Kicker.de|date= 13 June 2006 |accessdate=7 July 2009 |language=de}}</ref> [[സെർബിയ & മോണ്ടിനെഗ്രോ ദേശീയ ഫുട്ബോൾ ടീം|സെർബിയ & മോണ്ടിനെഗ്രോവിനെതിരായ]] അടുത്ത മത്സരത്തിൽ 74 ആം മിനുട്ടിൽ [[മാക്സി റോഡ്രിഗസ്|മാക്സി റോഡ്രിഗസിനു]] പകരക്കാരനായി മെസ്സി കളത്തിലിറങ്ങി.ഒരു ലോകകപ്പിൽ അർജന്റീനക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി. കളിക്കാനിറങ്ങി ഒരു മിനിട്ടിനുള്ളിൽ തന്നെ മെസ്സി [[ഹെർനൻ ക്രെസ്പോ|ഹെർനൻ ക്രെസ്പോയുടെ]] ഗോളിനു വഴിവെച്ചു. 6-0 ന് ജയിച്ച മത്സരത്തിലെ അവസാന ഗോൾ നേടിയതും മെസ്സി തന്നെയായിരുന്നു. ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല. [[ഫിഫ ലോകകപ്പ്|ലോകകപ്പിന്റെ]] ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ ഗോളടിക്കാരനായും മെസ്സി മാറി.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4853028.stm| title=Argentina 6–0 Serbia & Montenegro|publisher=BBC Sport |date=16 June 2006 |accessdate=7 July 2009}}</ref> [[നെതർലാണ്ട്സ് ദേശീയ ഫുട്ബോൾ ടീം|നെതർലണ്ട്സിനെതിരായി]] നടന്ന അടുത്ത മത്സരത്തിൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ മെസ്സിക്ക് കഴിഞ്ഞു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4853328.stm| title=Holland 0–0 Argentina|publisher=BBC Sport |date= 21 June 2006 |accessdate=7 July 2009}}</ref> [[മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം|മെക്സിക്കോക്കെതിരെ]] നടന്ന പ്രീ- ക്വാർട്ടർ മത്സരത്തിൽ 84 ആം മിനുട്ടിൽ പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. ആ സമയത്ത് 1-1 എന്ന നിലയിലായിരുന്നു മത്സരം. വന്ന ഉടനെത്തന്നെ മെസ്സി ഒരു ഗോൾ നേടിയെങ്കിലും അത് [[ഓഫ്സൈഡ്]] ആയി വിധിക്കപ്പെട്ടു. [[എക്സ്ട്രാ ടൈം|എക്സ്ട്രാ ടൈമിൽ]] റോഡ്രിഗസ് നേടിയ ഗോളിൽ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറി.<ref>{{cite news |url=http://blogs.guardian.co.uk/worldcup06/2006/06/26/rodriguez_finds_an_answer_but.html |title=Rodríguez finds an answer but many questions still remain |work=The Guardian |location=UK |date=26 June 2006 |accessdate=7 July 2009 |last=Walker |first=Michael |archive-date=2006-06-30 |archive-url=https://web.archive.org/web/20060630153833/http://blogs.guardian.co.uk/worldcup06/2006/06/26/rodriguez_finds_an_answer_but.html |url-status=dead }}</ref><ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4991492.stm|title=Argentina 2–1 Mexico (aet)|publisher=BBC Sport |date= 24 June 2006 |accessdate=7 July 2009}}</ref> [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനിക്കെതിരെ]] നടന്ന ക്വാർട്ടർ മത്സരത്തിൽ കോച്ച് ഹോസെ പെക്കർമാൻ മെസ്സിയെ പകരക്കാരുടെ ബെഞ്ചിലാണിരുത്തിയത്. ആ മത്സരത്തിൽ അവർ [[പെനാൽട്ടി ഷൂട്ടൗട്ട്|പെനാൽട്ടി ഷൂട്ടൗട്ടിൽ]] 4-2 ന് പരാജയപ്പെടുകയും ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/world_cup_2006/4991602.stm|title=Germany 1–1 Argentina|publisher=BBC Sport |date= 30 June 2006 |accessdate=7 July 2009}}</ref> === 2007 കോപ്പ അമേരിക്ക === [[പ്രമാണം:Messi in Copa America 2007.jpg|thumb|right|മെസ്സി [[2007 കോപ്പ അമേരിക്ക|2007 കോപ്പ അമേരിക്കയിൽ]]]] 2007 ജൂൺ 29 ന് മെസ്സി [[കോപ്പ അമേരിക്ക|കോപ്പ അമേരിക്കയിലെ]] ആദ്യ മത്സരം കളിച്ചു. പരമ്പരയിലെ ആദ്യ മത്സരമായിരുന്ന അതിൽ [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന]] [[അമേരിക്കൻ ഐക്യനാടുകൾ ദേശീയ ഫുട്ബോൾ ടീം|അമേരിക്കയെ]] 4-1 ന് തോൽപ്പിച്ചു. ആ മത്സരത്തിൽ കളി തന്റെ വരുതിയിലാക്കാനുള്ള മികവ് മെസ്സി പ്രകടിപ്പിച്ചു. തന്റെ സഹകളിക്കാരനായ [[ഹെർനൻ ക്രെസ്പോ|ക്രെസ്പോക്ക്]] വേണ്ടി ഒരു ഗോളവസരം ഒരുക്കുകയും നിരവധി ഷോട്ടുകൾ ഗോളിന്റെ നേർക്ക് പായിക്കുകയും ചെയ്തു മെസ്സി. 79 ആം മിനുട്ടിൽ മെസ്സിക്ക് പകരക്കാരനായി [[കാർലോസ് ടെവസ്|ടെവസ്]] ഇറങ്ങുകയും കുറച്ച് മിനിട്ടുകൾക്ക് ശേഷം ഗോൾ നേടുകയും ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6252156.stm|title=Tevez Nets In Argentina Victory|publisher=BBC Sport |date= 29 June 2007 | accessdate=11 October 2008}}</ref> [[കൊളംബിയ ദേശീയ ഫുട്ബോൾ ടീം|കൊളംബിയക്കെതിരെയായിരുന്നു]] അവരുടെ രണ്ടാമത്തെ മത്സരം. ആ മത്സരത്തിൽ മെസ്സിയെ വീഴ്ത്തിയതിന് ഒരു പെനാൽട്ടി ലഭിക്കുകയും ക്രെസ്പോ അത് ഗോളാക്കി മാറ്റുകയും ചെയ്തു. ആ ഗോളോടെ മത്സരം തുല്യനിലയിലായി (1-1). പെനാൽട്ടി ബോക്സിനു പുറത്ത് വെച്ച് മെസ്സിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് [[യുവാൻ റോമൻ റിക്വൽമി|റിക്വൽമി]] അർജന്റീനയെ 3-1 ന് മുന്നിലെത്തിച്ചു. ആ മത്സരം 4-2 ന് അർജന്റീന വിജയിച്ചു. ടൂർണ്ണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഈ വിജയത്തോടെ കഴിഞ്ഞു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6263888.stm|title=Argentina into last eight of Copa |publisher=BBC Sport |date= 3 July 2007 |accessdate=11 October 2008}}</ref> ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചതിനാൽ [[പാരഗ്വേ ദേശീയ ഫുട്ബോൾ ടീം|പാരഗ്വേക്കെതിരായി]] നടന്ന മൂന്നാം മത്സരത്തിൽ കോച്ച് മെസ്സിയെ ആദ്യ പതിനൊന്നിൽ കളിപ്പിച്ചിരുന്നില്ല. 64 ആം മിനുട്ടിൽ സ്കോർ 0-0 ൽ നിൽക്കുമ്പോൾ [[എസ്റ്റബാൻ കാംബിയാസോ|എസ്റ്റബാൻ കാംബിയാസോയുടെ]] പകരക്കാരനായി മെസ്സി കളിക്കാനിറങ്ങി. 79 ആം മിനുട്ടിൽ [[ഹവിയർ മഷെറാനോ|മഷെറാനോയുടെ]] ഗോളിന് മെസ്സി സഹായമൊരുക്കി.<ref>{{cite news|url=http://www.conmebol.com/competiciones_evento_reporte.jsp?evento=1055&ano=2007&dv=1&flt=C&id=18&slangab=E|title=Argentina-Paraguay|publisher=Conmebol|date=5 July 2007|accessdate=28 May 2009|archiveurl=https://web.archive.org/web/20070929133942/http://www.conmebol.com/competiciones_evento_reporte.jsp?evento=1055&ano=2007&dv=1&flt=C&id=18&slangab=E|archivedate=2007-09-29|url-status=live}}</ref> [[പെറു ദേശീയ ഫുട്ബോൾ ടീം|പെറുവായിരുന്നു]] ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ. 4-0 ന് വിജയിച്ച മത്സരത്തിൽ റിക്വൽമിയിൽ നിന്നും പാസ് സ്വീകരിച്ചു കൊണ്ട് മെസ്സിയാണ് ടീമിന്റെ രണ്ടാം ഗോൾ നേടിയത്.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6282908.stm|title=Argentina and Mexico reach semis|publisher=BBC Sport |date= 9 July 2007 |accessdate=11 October 2008}}</ref> [[മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം|മെക്സിക്കോക്കെതിരായി]] നടന്ന സെമി- ഫൈനൽ മത്സരത്തിൽ ഗോളിയായ [[ഒസ്‌വാൾഡോ സാഞ്ചസ്|ഒസ്‌വാൾഡോ സാഞ്ചസിന്റെ]] തലക്ക് മുകളിലൂടെ പന്ത് ഗോളിലേക്ക് തട്ടിയിട്ട്, മെസ്സി, അവരുടെ 3-0 വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ആ വിജയത്തോടെ അവർ കലാശപ്പോരാട്ടത്തിന് അർഹത നേടി.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/internationals/6294930.stm|title=Messi's Magic Goal|publisher=BBC Sport |date= 12 July 2007 |accessdate=11 October 2008}}</ref> എന്നാൽ കലാശപ്പോരാട്ടത്തിൽ അവർ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലിനോട്]] 3-0 ന് പരാജയപ്പെട്ടു.<ref>{{cite news|url=http://news.bbc.co.uk/sport1/hi/football/6899694.stm|title=Brazil victorious in Copa America|publisher=BBC Sport |date= 16 July 2007 |accessdate=28 May 2009}}</ref> === 2008 വേനൽക്കാല ഒളിമ്പിക്സ് === [[പ്രമാണം:Messi olympics-soccer-7.jpg|thumb|മെസ്സി [[2008 ഒളിമ്പിക്സ്|2008 ഒളിമ്പിക്സിൽ]] ബ്രസീലിനെതിരായ സെമി- ഫൈനൽ മത്സരത്തിൽ]] [[2008 ഒളിമ്പിക്സ്|2008 ഒളിമ്പിക്സിൽ]] [[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീനക്കു]] വേണ്ടി കളിക്കുവാൻ മെസ്സിയെ അയക്കില്ല എന്ന് ബാഴ്സലോണ ക്ലബ്ബ് അധികൃതർ പറഞ്ഞിരുന്നു.<ref>{{cite news |url=http://www.telegraph.co.uk/sport/othersports/olympics/2510034/Lionel-Messi-out-of-Olympics-after-Barcelona-win-court-appeal-against-Fifa.html |title=Lionel Messi out of Olympics after Barcelona win court appeal against Fifa |work=Daily Telegraph |location=UK |date=6 August 2008 |accessdate=27 May 2009 |archive-date=2011-06-29 |archive-url=https://web.archive.org/web/20110629193256/http://www.telegraph.co.uk/sport/othersports/olympics/2510034/Lionel-Messi-out-of-Olympics-after-Barcelona-win-court-appeal-against-Fifa.html |url-status=dead }}</ref> എന്നാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പരിശീലകനുമായുള്ള (ഗാർഡിയോള) കൂടിക്കാഴ്ച മെസ്സിക്ക് ഒളിമ്പിക്സിൽ കളിക്കാനുള്ള അവസരമൊരുക്കി.<ref name="Messi Olympics">{{cite news|url=http://afp.google.com/article/ALeqM5hBwBdQawHH84xSfUkq2uo3w1nwvA|title=Barcelona give Messi Olympics thumbs-up|agency=AFP|date=7 August 2008|accessdate=27 May 2009|archiveurl=https://web.archive.org/web/20110711111228/http://afp.google.com/article/ALeqM5hBwBdQawHH84xSfUkq2uo3w1nwvA|archivedate=2011-07-11|url-status=dead}}</ref> അദ്ദേഹം അർജന്റീനാ ടീമിനൊപ്പം ചേരുകയും [[ഐവറി കോസ്റ്റ് ദേശീയ ഫുട്ബോൾ ടീം|ഐവറി കോസ്റ്റിനെതിരായി]] 2-1 ന് വിജയിച്ച മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു.<ref name="Messi Olympics"/> അടുത്തതായി നടന്ന [[നെതർലണ്ട്സ് ദേശീയ ഫുട്ബോൾ ടീം|നെതർലണ്ട്സിനെതിരായ]] മത്സരത്തിൽ മെസ്സി ആദ്യ ഗോൾ നേടുകയും [[ഏഞ്ചൽ ഡി മരിയ|ഏഞ്ചൽ ഡി മരിയക്ക്]] ഗോൾ നേടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആ മത്സരത്തിൽ അർജന്റീന എക്സ്ട്രാ ടൈമിൽ 2-1 ന് ജയിച്ചു.<ref>{{cite news|url=http://www.fifa.com/mensolympic/matches/round=250022/match=300051809/summary.html|title=Messi sets up Brazil semi|publisher=FIFA|date=16 August 2008|accessdate=27 May 2009|archive-date=2009-04-12|archive-url=https://web.archive.org/web/20090412024404/http://www.fifa.com/mensolympic/matches/round=250022/match=300051809/summary.html|url-status=dead}}</ref> ചിരവൈരികളായ [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീലിനെ]] 3-0 ന് തോൽപ്പിച്ച മത്സരത്തിലും മെസ്സി തിളങ്ങി. ബ്രസീലിനെ തോൽപ്പിച്ചതോടെ അവർ കലാശപ്പോരാട്ടത്തിന് അർഹരായി. [[നൈജീരിയ ദേശീയ ഫുട്ബോൾ ടീം|നൈജീരിയക്കെതിരായ]] കലാശക്കളിയിൽ അവർ 1-0 ന് ജയിക്കുകയും ഒളിമ്പിക്സ് സ്വർണ്ണമെഡൽ നേടുകയും ചെയ്തു. ഡി മരിയ നേടിയ ഏകഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു.<ref>{{cite news|url=http://www.usatoday.com/sports/olympics/2008-08-23-860591452_x.htm|title=Argentina beats Nigeria 1–0 for Olympic gold| last = Millward | first = Robert |work=USA Today |date= 23 August 2008 |accessdate=27 May 2009}}</ref> === 2010 ലോകകപ്പ് === അർജെന്റീനയുടെ ഇതിഹാസ താരം ഡിയാഗോ മറഡോണക്ക് കീഴിൽ അർജന്റീന വളരെ കഷ്ടപെട്ടയിരുന്നു ലോകകപ്പിന് യോഗ്യത നേടിയത് എങ്കിലും മെസ്സിക്ക്‌ കീഴിൽ അർജെന്റിന കിരീടം ചൂടുമെന്നു എല്ലാ മാധ്യമങ്ങളും വിശ്വസിച്ചിരുന്നു [[2010 ഫിഫ ലോകകപ്പ്|2010 ലോകകപ്പിലെ]] അർജന്റീനയുടെ ആദ്യ മത്സരം [[നൈജീരിയ ദേശീയ ഫുട്ബോൾ ടീം|നൈജീരിയക്കെതിരെ]] ആയിരുന്നു. 1-0 ന് അർജന്റീന ജയിച്ച ആ മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചിരുന്നു. മെസ്സിക്ക് ഗോൾ നേടാൻ ധാരാളം അവസരങ്ങളുണ്ടായിരുന്നെങ്കിലും നൈജീരിയൻ ഗോളി [[വിൻസെന്റ് എന്യേമ]] അതെല്ലാം നിഷേധിച്ചു.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7814324/Argentina-1-Nigeria-0-match-report.html|title=Argentina 1 Nigeria 0: match report|work=Daily Telegraph|location=UK|date=12 June 2010|accessdate=12 June 2010|first=Ian|last=Chadband|archive-date=2010-06-15|archive-url=https://web.archive.org/web/20100615193637/http://www.telegraph.co.uk/sport/football/world-cup-2010/news/7814324/Argentina-1-Nigeria-0-match-report.html|url-status=dead}}</ref> [[കൊറിയ റിപ്പബ്ലിക്ക് ദേശീയ ഫുട്ബോൾ ടീം|കൊറിയ റിപ്പബ്ലിക്കിനെതിരായി]] നടന്ന മത്സരത്തിൽ അർജന്റീന 4-1 ന് വിജയിച്ചു. അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. മാത്രവുമല്ല സഹകളിക്കാരനായ [[ഗോൺസാലോ ഹിഗ്വയ്ൻ|ഗോൺസാലോ ഹിഗ്വയ്നു]] ഹാട്രിക്ക് നേടാൻ അവസരമൊരുക്കി കൊടുത്തതും മെസ്സി തന്നെയാണ്.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7830449/Argentina-4-South-Korea-1-match-report.html|title=Argentina 4 South Korea 1: match report|work=Daily Telegraph|location=UK|date=17 June 2010|accessdate=17 June 2010|first=Ian|last=Chadband|archive-date=2010-06-20|archive-url=https://web.archive.org/web/20100620174832/http://www.telegraph.co.uk/sport/football/world-cup-2010/news/7830449/Argentina-4-South-Korea-1-match-report.html|url-status=dead}}</ref> മൂന്നാമത്തേയും അവസാനത്തേതുമായ ഗ്രൂപ്പ് മത്സരത്തിൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന [[ഗ്രീസ് ദേശീയ ഫുട്ബോൾ ടീം|ഗ്രീസിനെ]] 2-0 ന് തോൽപ്പിച്ചു. ആ മത്സരത്തിലും മെസ്സി തന്നെയായിരുന്നു കളിയുടെ കേന്ദ്രവും കളിയിലെ കേമനും.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7842201/Greece-0-Argentina-2-match-report.html|title=Greece 0 Argentina 2: match report|work=Daily Telegraph|location=UK|date=22 June 2010|accessdate=22 June 2010|first=Rory|last=Smith|archive-date=2010-06-26|archive-url=https://web.archive.org/web/20100626124441/http://www.telegraph.co.uk/sport/football/world-cup-2010/news/7842201/Greece-0-Argentina-2-match-report.html|url-status=dead}}</ref> പ്രീ ക്വാർട്ടറിൽ [[മെക്സിക്കോ ദേശീയ ഫുട്ബോൾ ടീം|മെക്സിക്കോയായിരുന്നു]] അവരുടെ എതിരാളികൾ. ആ മത്സരത്തിൽ അവർ മെക്സിക്കോയെ 3-1 ന് കീഴ്പ്പെടുത്തി. അർജന്റീനയുടെ ആദ്യ ഗോൾ നേടാൻ ടെവസിന് പന്ത് നൽകിയത് മെസ്സിയായിരുന്നു. അത് വളരെ വ്യക്തമായ ഓഫ്സൈഡ് ആയിരുന്നെങ്കിലും റഫറി ഗോൾ അനുവദിച്ചു.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7855031/Argentina-3-Mexico-1-match-report.html|title=Argentina 3 Mexico 1: match report|work=Daily Telegraph|location=UK|date=27 June 2010|accessdate=27 June 2010|first=Ian|last=Chadband|archive-date=2010-06-30|archive-url=https://web.archive.org/web/20100630074421/http://www.telegraph.co.uk/sport/football/world-cup-2010/news/7855031/Argentina-3-Mexico-1-match-report.html|url-status=dead}}</ref> ക്വാർട്ടറിൽ [[ജർമ്മനി ദേശീയ ഫുട്ബോൾ ടീം|ജർമ്മനിക്കെതിരെ]] 4-0 ന് പരാജയപ്പെട്ടതോടെ അർജന്റീനയുടെ ലോകകപ്പ് യാത്രക്ക് വിരാമമായി.<ref>{{cite news|url=http://www.telegraph.co.uk/sport/football/world-cup-2010/news/7868494/Argentina-0-Germany-4-match-report.html|title=Argentina 0 Germany 4: match report|work=Daily Telegraph|location=UK|date=3 July 2010|accessdate=3 July 2010|first=Duncan|last=White|archive-date=2010-07-06|archive-url=https://web.archive.org/web/20100706005017/http://www.telegraph.co.uk/sport/football/world-cup-2010/news/7868494/Argentina-0-Germany-4-match-report.html|url-status=dead}}</ref> ഫിഫയുടെ സാങ്കേതിക പഠന സംഘം നൽകുന്ന ലോകകപ്പിലെ [[ഫിഫ ലോകകപ്പ് പുരസ്കാരങ്ങൾ|സ്വർണ്ണപ്പന്തിനുള്ള]] പത്തു പേരുടെ പട്ടികയിലേക്ക് മെസ്സിയും തിരഞ്ഞെടുക്കപ്പെട്ടു. ആ സംഘം മെസ്സിയെ ഇങ്ങനെ വിശേഷിപ്പിച്ചു: "''വേഗതയിലും ടീമിനു വേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഷൂട്ടിംഗിലും മെസ്സി സമാനതകളില്ലാത്തവനാണ് - തീർത്തും മികവുറ്റതും കഴിവുറ്റതും''".<ref>{{cite news|url=http://www.fifa.com/worldcup/archive/southafrica2010/news/newsid=1270753/index.html|title=adidas Golden Ball nominees announced|work=FIFA|date=9 July 2010|accessdate=4 September 2011|archive-date=2011-09-09|archive-url=https://web.archive.org/web/20110909010032/http://www.fifa.com/worldcup/archive/southafrica2010/news/newsid=1270753/index.html|url-status=dead}}</ref> === 2011 കോപ്പ അമേരിക്ക === [[അർജന്റീന|അർജന്റീനയിൽ]] വെച്ച് നടന്ന [[2011 കോപ്പ അമേരിക്ക|കോപ്പ അമേരിക്കയിൽ]] മെസ്സി പങ്കെടുത്തു. ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും 3 അസിസ്റ്റുകൾ നടത്താൻ മെസ്സിക്ക് കഴിഞ്ഞു. [[ബൊളീവിയ ദേശീയ ഫുട്ബോൾ ടീം|ബൊളീവിയക്കെതിരെ]] നടന്ന മത്സരത്തിലും (1-1) [[കോസ്റ്റാ റിക്ക ദേശീയ ഫുട്ബോൾ ടീം|കോസ്റ്റാ റിക്കക്കെതിരെ]] നടന്ന മത്സരത്തിലും (3-0) കളിയിലെ കേമനായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. [[ഉറുഗ്വേ ദേശീയ ഫുട്ബോൾ ടീം|ഉറുഗ്വേക്കെതിരെ]] നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് (എക്സ്ട്രാ ടൈമിൽ സ്കോർ 1-1) അവർ കോപ്പയിൽ നിന്നും പുറത്തായി. ടീമിനു വേണ്ടി ആദ്യ പെനാൽട്ടിയെടുത്തത് മെസ്സിയായിരുന്നു. അതിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു. === 2018 ലോകകപ്പ് === അർജന്റീനക്ക് ഒരു ലോകകപ്പ് എന്ന ലക്ഷ്യവുമായാണ് മെസ്സി റഷ്യയിലെത്തിയത്. ആദ്യ കളി തന്നെ ഐസ്ലാന്റ് നോട് സമനിലയിൽ പിരിയേണ്ടി വന്നു. കളികിടയിൽ ലഭിച്ച പെനാൾട്ടി അദ്ദേഹത്തിന് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. അടുത്ത മത്സരം ക്രൊയേഷ്യയോടായിരുന്നു, ആ മത്സരത്തിൽ തീർത്തും നിറം മങ്ങിയ മെസ്സി 3 ഗോൾ പരാജയമാണ് ഏറ്റുവാങ്ങിയത്. അടുത്ത മത്സരത്തിൽ ജും മാത്രമെ മുന്നോട്ട് നയിക്കൂ എന്ന ലക്ഷ്യത്തോടെ നൈജീരിയയെ നേരിട്ട മെസ്സിയും കൂട്ടരും 2-1 വിജയിച്ചു.. മെസ്സി ഒരു ഗോൾ നേടി മാൻ ഓഫ് ദി മാച്ചായി. പ്രീക്വാർട്ടറിൽ അലസമായി കളിച്ച ഇവർ 2-1ന് മുന്നിട്ട് നിന്ന ശേഷം 4-3 എന്ന സ്കോറിന് ഫ്രാൻസിനോട് അടിയറവ് പറഞ്ഞ് ടൂർണമെന്റിൽ നിന്ന് മെസ്സിയും സംഘവും പുറത്തായി... == ഫുട്ബോളിനു പുറത്ത് == === വ്യക്തിഗത ജീവിതം === മെസ്സിയുടെ സ്വദേശമായ [[റൊസാരിയോ|റൊസാരിയോവിൽ]] നിന്നു തന്നെയുള്ള മകറിന ലെമോസുമായി മെസ്സി പ്രണയത്തിലാണെന്ന് ഒരിക്കൽ പറയപ്പെട്ടിരുന്നു.<ref>{{cite news|url=http://www.gente.com.ar/nota.php?ID=11359|title=Lionel me prometió venir a mi cumple de quince después del Mundial|publisher=Gente Online|accessdate=18 June 2009|language=Spanish|archive-date=2013-01-27|archive-url=https://web.archive.org/web/20130127191019/http://www.gente.com.ar/nota.php?ID=11359|url-status=dead}}</ref><ref>{{cite news|url=http://www.vefutbol.com.mx/notas/16849.html|title=Aún le mueve el tapete a Messi|publisher=El Universal|date=19 June 2008|accessdate=18 June 2009|language=Spanish|archive-date=2009-05-31|archive-url=https://web.archive.org/web/20090531053417/http://www.vefutbol.com.mx/notas/16849.html|url-status=dead}}</ref> അർജന്റീനയിലെ മോഡലായിരുന്ന [[ലൂസിയാന സലസാർ|ലൂസിയാന സലസാറുമായും]] മെസ്സിയെ ബന്ധപ്പെടുത്തി കഥകളുണ്ടായിരുന്നു.<ref>{{cite news|url=http://www.cronicaviva.com.pe/content/view/45050/1/|title=Luciana Salazar y Messi serían pareja|publisher=Crónica Viva|date=19 June 2008|accessdate=18 June 2009|language=Spanish|archiveurl=https://web.archive.org/web/20090608003136/http://www.cronicaviva.com.pe/content/view/45050/1/|archivedate=2009-06-08|url-status=dead}}</ref><ref name="Messi y Antonella pasean"/> 2009 ജനുവരിയിൽ [[ചാനൽ 33|ചാനൽ 33യുടെ]] ''ഹാട്രിക്ക് ബാഴ്സ'' എന്ന പരിപാടിയിൽ മെസ്സി ഇങ്ങനെ പറഞ്ഞു: "എനിക്ക് അർജന്റീനയിൽ തന്നെ കഴിയുന്ന ഒരു കാമുകിയുണ്ട്. ഞാനിപ്പോൾ വളരെ ശാന്തനും സന്തോഷവാനുമാണ്.".<ref name="Messi y Antonella pasean">{{cite news|url=http://www.elperiodico.com/default.asp?idpublicacio_PK=46&idioma=CAS&idnoticia_PK=590154&idseccio_PK=1028|title=Messi y Antonella pasean por el Carnaval de Sitges su noviazgo|work=El Periódico de Catalunya|date=25 February 2009|accessdate=18 June 2009|language=Spanish|archive-date=2009-06-10|archive-url=https://web.archive.org/web/20090610003322/http://www.elperiodico.com/default.asp?idpublicacio_PK=46&idioma=CAS&idnoticia_PK=590154&idseccio_PK=1028|url-status=dead}}</ref> ബാഴ്സലോണ-എസ്പാന്യോൾ ഡെർബി മത്സരത്തിനു ശേഷം [[സിറ്റ്ഗസ്|സിറ്റ്ഗസിലെ]] ഒരു കാർണിവലിൽ വെച്ച് അന്റോണെല്ല റൊക്കൂസോ എന്ന പെൺകുട്ടിയോടൊപ്പം മെസ്സി കാണപ്പെട്ടു.<ref name="Roccuzzo">{{cite news|url=http://www.calciomercato.it/news/46787/Messi-a-dicembre-sogni-doro!.html|title=Messi, a dicembre... sogni d'oro|publisher=Calcio Mercato News|date=21 April 2009|accessdate=13 July 2009|language=it|archive-date=2010-10-30|archive-url=https://web.archive.org/web/20101030032522/http://www.calciomercato.it/news/46787/Messi-a-dicembre-sogni-doro!.html|url-status=dead}}</ref> റൊക്കൂസോയും റൊസാരിയോവിൽ നിന്നു തന്നെയാണ്.<ref>{{cite news|url=http://www.taringa.net/posts/noticias/2213473/La-verdad-sobre-la-nueva-novia-de-Messi__.html|title=La verdad sobre la nueva novia de Messi|publisher=Taringa|date=24 February 2009|accessdate=18 June 2009|language=Spanish|archive-date=2012-03-27|archive-url=https://web.archive.org/web/20120327092623/http://www.taringa.net/posts/noticias/2213473/La-verdad-sobre-la-nueva-novia-de-Messi__.html|url-status=dead}}</ref> മെസ്സിയുടെ കുടുംബത്തിൽപെട്ട പരാഗ്വേയിലെ [[ക്ലബ്ബ് ഒളിമ്പിയ|ക്ലബ്ബ് ഒളിമ്പിയയിലെ]] വിങ്ങറായ [[മാക്സി ബിയാൻകൂച്ചി|മാക്സിയും]] സ്പെയിനിലെ [[ഗിറോന FC|ഗിറോന FC യിലെ]] മധ്യനിരതാരമായ [[എമാനുവൽ ബിയാൻകൂച്ചി|എമാനുവലും]] ഫുട്ബോൾ കളിക്കാരാണ്<ref name="Último Segundo"/><ref>{{cite news|url=http://www.tz-online.de/sport/fussball/tsv-1860/biancucchi-hoert-mir-mit-messi-auf-498339.html|title=Hört mir auf mit Messi!|publisher=TZ Online|date= 20 October 2009 |accessdate=3 November 2009 |language=de|first=Claudius |last=Mayer}}</ref>. === സാമൂഹ്യസേവനം === 2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി [http://www.fundacionleomessi.org/index.php ലിയോ മെസ്സി ഫൗണ്ടേഷൻ] {{Webarchive|url=https://web.archive.org/web/20130105231548/http://www.fundacionleomessi.org/index.php |date=2013-01-05 }} എന്ന പേരിൽ ഒരു സംഘടനക്ക് മെസ്സി രൂപം കൊടുത്തു.<ref>{{cite web |url=http://www.fundacionleomessi.org/nuestra-fundacion.php |title=Fundación Leo Messi – Nuestra Fundación |publisher=Fundacíon Leo Messi |accessdate=7 June 2010 |archive-date=2014-10-26 |archive-url=https://web.archive.org/web/20141026161133/http://www.fundacionleomessi.org/nuestra-fundacion.php |url-status=dead }}</ref><ref>{{cite web |url=http://www.fundacionleomessi.org/index.php |title=Fundación Leo Messi – Home |publisher=Fundacíon Leo Messi |accessdate=7 June 2010 |archive-date=2013-01-05 |archive-url=https://web.archive.org/web/20130105231548/http://www.fundacionleomessi.org/index.php |url-status=dead }}</ref> ആരാധകരുടെ ഒരു വെബ്സൈറ്റ് നടത്തിയ അഭിമുഖത്തിൽ മെസ്സി ഇങ്ങനെ പറഞ്ഞു, "ഒരല്പം പ്രശസ്തനായതിനാൽ സഹായം ആവശ്യമുള്ള മനുഷ്യരെ സഹായിക്കാൻ എനിക്ക് അവസരം ലഭിക്കുന്നു. പ്രത്യേകിച്ചും കുട്ടികളെ.".<ref>{{cite web |url=http://leo-messi.net/News-entrevistas__6.aspx |language=Spanish |quote="El hecho de ser en estos momentos un poco famoso me da la oportunidad de ayudar a la gente que en realidad lo necesita, en especial los niños" |title=Entrevistas – Lionel Messi |publisher=Leo-messi.net |accessdate=7 June 2010 |archive-date=2016-01-13 |archive-url=https://web.archive.org/web/20160113223205/http://leo-messi.net/News-entrevistas__6.aspx |url-status=dead }}</ref> കുട്ടിക്കാലത്ത് മെസ്സിക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ, ലിയോ മെസ്സി ഫൗണ്ടേഷൻ അർജന്റീനയിലെ കുട്ടികളുടെ ആരോഗ്യപരിശോധന നടത്തുകയും ചികിത്സക്കായി സ്പെയിനിലേക്ക് അയക്കുകയും ചെയ്യുന്നു. ചികിത്സാച്ചെലവും യാത്രാച്ചെലവും ഫൗണ്ടേഷൻ തന്നെയാണ് വഹിക്കുന്നത്.<ref>{{cite web |url=http://en.leo-messi.net/new-foundation-lionel-messi__921.aspx/ |title=Foundation Lionel Messi |publisher=En.leo-messi.net |accessdate=7 June 2010 |archive-date=2010-05-26 |archive-url=https://web.archive.org/web/20100526123117/http://en.leo-messi.net/new-foundation-lionel-messi__921.aspx |url-status=dead }}</ref> 2010 മാർച്ച് 11 ന് മെസ്സിയെ [[UNICEF|UNICEF ന്റെ]] അംബാസിഡറായി തിരഞ്ഞെടുത്തു.<ref>{{cite web | url=http://www.unicef.org/media/media_52938.html | title=UNICEF to announce Lionel Messi as Goodwill Ambassador | work=Press centre | publisher=UNICEF | accessdate=30 March 2010 | archive-date=2016-01-14 | archive-url=https://web.archive.org/web/20160114060457/http://www.unicef.org/media/media_52938.html | url-status=dead }}</ref> കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെ ലക്ഷ്യം വെച്ചായിരുന്നു മെസ്സിക്ക് ആ പദവി ലഭിച്ചത്. മെസ്സിയുടെ ക്ലബ്ബായ ബാഴ്സലോണയും ഇതിൽ മെസ്സിയെ പിന്തുണച്ചു. ബാഴ്സയും UNICEF നോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.<ref>{{cite web |url=http://www.unicef.org/media/media_52938.html |title=Press centre – UNICEF to announce Lionel Messi as Goodwill Ambassador |publisher=[[UNICEF]] |accessdate=7 June 2010 |archive-date=2016-01-14 |archive-url=https://web.archive.org/web/20160114060457/http://www.unicef.org/media/media_52938.html |url-status=dead }}</ref> === മാധ്യമങ്ങളിൽ === [[PES 2009]], [[PES 2011]] എന്നീ വീഡിയോ ഗെയിമുകളുടെ പുറംചട്ട മെസ്സിയുടെ ചിത്രമായിരുന്നു. ആ കളികളുടെ പ്രചാരണ പ്രവർത്തനങ്ങളിലും മെസ്സി പങ്കെടുത്തിരുന്നു.<ref>{{cite news|url=http://www.gamezine.co.uk/news/game-types/sports/football/konami-names-messi-as-face-pes-2009-$1234471.htm|title=Konami names Messi as face of PES 2009|publisher=Gamezine.co.uk|date=1 August 2008|accessdate=9 June 2009|archive-date=2010-05-29|archive-url=https://web.archive.org/web/20100529044550/http://www.gamezine.co.uk/news/game-types/sports/football/konami-names-messi-as-face-pes-2009-$1234471.htm|url-status=dead}}</ref><ref>{{cite news|url=http://www.pesunites.com/eng/index.htm|title=Messi|publisher=PES Unites|accessdate=9 June 2009|archive-date=2009-06-03|archive-url=https://web.archive.org/web/20090603173802/http://www.pesunites.com/eng/index.htm|url-status=dead}}</ref> [[PES 2010]] എന്ന ഗെയിമിന്റെ പുറംചട്ടയിൽ മെസ്സിയും [[ഫെർണാണ്ടോ ടോറസ്|ഫെർണാണ്ടോ ടോറസുമായിരുന്നു]]<ref>{{cite news|url=http://www.videogamer.com/news/torres_signs_for_pes_2010.html|title=Torres signs for PES 2010|publisher=Videogamer.com|date=23 June 2009|accessdate=7 July 2009|last=Orry|first=James|archive-date=2018-06-22|archive-url=https://web.archive.org/web/20180622083701/https://www.videogamer.com/news/torres_signs_for_pes_2010.html|url-status=dead}}</ref> ഉണ്ടായിരുന്നത്. ഈ ഗെയിമിന്റെ ട്രെയിലറിലും മെസ്സി ഉൾപ്പെട്ടിരുന്നു.<ref>{{cite news|url=http://uk.games.konami-europe.com/blog.do;jsessionid=E3F32E431E73A1D6AF0B71D695498692#blog-entry-116|title=Motions and Emotions in Barcelona|publisher=Konami|date=8 June 2009|accessdate=9 June 2009|archive-date=2014-03-26|archive-url=https://web.archive.org/web/20140326094627/http://uk.games.konami-europe.com/blog.do;jsessionid=E3F32E431E73A1D6AF0B71D695498692#blog-entry-116|url-status=dead}}</ref><ref>{{cite news|url=http://uk.games.konami-europe.com/news.do;jsessionid=A2FD1270B2C75DE70A52446CBF821D5A?idNews=411|title=E3 2009: PES 2010: Messi fronts exclusive E3 trailer|publisher=Konami|date=2 June 2009|accessdate=9 June 2009|archive-date=2014-03-26|archive-url=https://web.archive.org/web/20140326094702/http://uk.games.konami-europe.com/news.do;jsessionid=A2FD1270B2C75DE70A52446CBF821D5A?idNews=411|url-status=dead}}</ref><ref>{{cite news|url=http://www.pesfan.com/news/8212537/Messi-mo-cap-photos/#newsarticle|title=MOTD magazine crew meet Messi in Barcelona|publisher=PESFan (Match of the Day Magazine)|accessdate=18 June 2009|archive-date=2013-01-27|archive-url=https://web.archive.org/web/20130127192339/http://www.pesfan.com/news/8212537/Messi-mo-cap-photos/#newsarticle|url-status=dead}}</ref> ജർമ്മനിയിൽ നിന്നുള്ള കായികോല്പന്ന നിർമ്മാണ കമ്പനിയായ [[അഡിഡാസ്|അഡിഡാസാണ്]] മെസ്സിയുടെ സ്പോൺസർ. അവരുടെ ടെലിവിഷൻ പരസ്യങ്ങളിൽ അതിനാൽ മെസ്സി പ്രത്യക്ഷപ്പെടുന്നുണ്ട്.<ref>{{cite news|url=http://www.guardian.co.uk/media/video/2009/may/27/zidane-messi-adidas-ad|title=Watch Zinedine Zidane and Lionel Messi in Adidas ad|work=The Guardian |location=UK |date= 27 May 2009 |accessdate=16 August 2009 }}</ref> 2010 ജൂണിൽ, ലിയോ മെസ്സി ഫൗണ്ടേഷനെ സഹായിക്കുന്ന ഹെർബൽലൈഫ് എന്ന കമ്പനിയുമായി മെസ്സി മൂന്ന് വർഷത്തെ കരാറിലേർപ്പെട്ടു.<ref>{{cite news|url=http://www.marketwatch.com/story/herbalife-becomes-new-sponsor-of-fc-barcelona-2010-06-02?reflink=MW_news_stmp|title=Herbalife Becomes New Sponsor|date=2 June 2010|accessdate=7 June 2010|archive-date=2010-06-05|archive-url=https://web.archive.org/web/20100605032823/http://www.marketwatch.com/story/herbalife-becomes-new-sponsor-of-fc-barcelona-2010-06-02?reflink=MW_news_stmp|url-status=dead}}</ref> 2011 ഏപ്രിലിൽ ലോകത്തെ ഏറ്റവും കൂടുതൽ പേരെ സ്വാധീനിച്ച വ്യക്തികളുടെ പട്ടിക 2011 TIME 100 പുറത്തു വിട്ടപ്പോൾ അതിൽ ഒരാൾ മെസ്സിയായിരുന്നു.<ref>{{cite news|url=http://www.insideworldsoccer.com/2011/04/lionel-messi-among-times-100-most.html |title= Lionel Messi among Time's 100 most influential people |publisher=inside World Soccer |date= 21 April 2011}}</ref> 2011 ഏപ്രിലിൽ, മെസ്സി, [[ഫേസ്ബുക്ക്|ഫേസ്ബുക്കിൽ]] ഒരു താൾ തുറന്നു. കുറച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ആ താളിന് 6 ദശലക്ഷത്തോളം പിന്തുടർച്ചക്കാരെ ലഭിച്ചു. ഇപ്പോൾ ആ താളിന് ഏകദേശം 47 ദശലക്ഷം പിന്തുടർച്ചക്കാരുണ്ട്.<ref>{{cite news|url=http://www.insideworldsoccer.com/2011/04/leo-messi-launches-facebook-page-nets.html |title= Leo Messi launches Facebook page, nets 6m fans in 3 hours! |publisher=inside World Soccer |date= 7 April 2011}}</ref><ref>[http://www.manoramaonline.com/sports/football/2017/04/24/lional-messi-the-star-in-win-against-real-madrid.html Lionel Messi]</ref> == കളിജീവിതത്തിലെ സ്ഥിതിവിവരക്കണക്കുകൾ == {{updated|29 ഒക്ടോബർ 2011}}<ref>{{cite news|url=http://hemeroteca.elmundodeportivo.es/preview/2010/01/18/pagina-7/5259184/pdf.html?search=messi 101|title= 'Pichichi' y centenario|publisher=elmundodeportivo|accessdate=17 January 2010 |language=Spanish}}</ref><ref name="Argentina">{{cite web|url=http://www.national-football-teams.com/v2/player.php?id=12563 |title=Player – Lionel Messi |publisher=National Football Teams |accessdate=29 June 2010}}</ref> === ക്ലബ്ബ് === {| class="wikitable" style="font-size:90%; text-align: center;" |- !rowspan="2"|ക്ലബ്ബ് !rowspan="2"|സീസൺ !colspan="3"|[[La Liga|ലീഗ്]] !colspan="3"|[[Copa del Rey|കപ്പ്]] !colspan="3"|[[UEFA Champions League|ചാമ്പ്യൻസ് ലീഗ്]] !colspan="3"|[[സ്പാനിഷ് സൂപ്പർ കപ്പ്|സൂപ്പർ കപ്പ്]] !colspan="3"|[[യുവേഫ സൂപ്പർ കപ്പ്]] !colspan="3"|[[FIFA Club World Cup|ക്ലബ്ബ് ലോകകപ്പ്]] !colspan="3"|ആകെ |- !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ !മത്സരങ്ങൾ !ഗോളുകൾ !അസിസ്റ്റുകൾ |- | rowspan="1" style="text-align:center;"|'''[[FC Barcelona C|ബാഴ്സലോണ സി]]''' |!colspan="2"|[[2003–04 Tercera División#Grupo V|2003–04]] |8||5|| ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||8||5|| |- !colspan="2"|'''ആകെ''' !8!!5!! ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||8!!5!! |- | rowspan="2" style="text-align:center;"|'''[[FC Barcelona B|ബാഴ്സലോണ ബി]]''' |!colspan="2"|[[2003–04 Segunda División B#Group III|2003–04]] |5||0|| ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||5||0|| |- |!colspan="2"|[[2004–05 Segunda División B#Group III|2004–05]] |17||6|| ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||17||6|| |- |!colspan="2"|'''ആകെ''' !22!!6!! ||colspan=3|—||colspan=3|—||colspan=3|—||colspan=3|—||colspan=3|—||22!!6!! |- | rowspan="9"|[[എഫ്.സി. ബാഴ്സലോണ|ബാഴ്സലോണ]] |[[2004–05 FC Barcelona season|2004–05]] |7||1||0||1||0||0||1||0||0||colspan=3|—||colspan=3|—||colspan=3|—||9||1||0 |- |[[2005–06 FC Barcelona season|2005–06]] |17||6||3||2||1||0||6||1||1||0||0||0||colspan=3|—||colspan=3|—||25||8||4 |- |[[2006–07 FC Barcelona season|2006–07]] |26||14||2||2||2||1||5||1||0||2||0||0||1||0||0||0||0||0||36||17||3 |- |[[2007–08 FC Barcelona season|2007–08]] |28||10||12||3||0||0||9||6||1||colspan=3|—||colspan=3|—||colspan=3|—||40||16||13 |- |[[2008–09 FC Barcelona season|2008–09]] |31||23||11||8||6||2||12||9||5||colspan=3|—||colspan=3|—||colspan=3|—||51||38||18 |- |[[2009–10 FC Barcelona season|2009–10]] |35||34||10||3||1||0||11||8||0||1||2||0||1||0||1||2||2||0||53||47||11 |- |[[2010–11 FC Barcelona season|2010–11]] |33||31||18||7||7||3||13||12||3||2||3||0||colspan=3|—||colspan=3|—||55||53||24 |- |[[2011–12 FC Barcelona season|2011–12]] |37||50||16||7||3||4||11||14||5||2||3||2||1||1||1||2||2||1||60||73||29 |- |[[2012-13 FC Barcelona season|2012–13]] |1||2||0||0||0||0||0||0||0||1||1||0||colspan=3|—||colspan=3|—||2||3||0 |- !colspan=2| ആകെ !216!!172!!72!!33!!20!!10!!68!!51!!15!!8!!9!!2!!3!!1!!2!!4!!4!!1!!332!!257!!102 |- !colspan=2| കരിയറിലാകെ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! |} === അന്താരാഷ്ട്ര മത്സരങ്ങൾ === <ref name="nationalfootball">{{cite news | url=http://www.national-football-teams.com/v2/player.php?id=12563 |title=Lionel Messi at National Football Teams |publisher=National Football Teams |accessdate=17 July 2009}}</ref><ref name="rsssf">{{cite web |url=http://www.rsssf.com/miscellaneous/messi-intlg.html |title=Lionel Andrés Messi – Goals in International Matches |publisher=RSSSF |accessdate=2 February 2011}}</ref> {| class="wikitable" style="font-size:90%; text-align: center;" |- !ദേശീയ ടീം!!വർഷം!!കളികൾ!!ഗോളുകൾ!!അസിസ്റ്റുകൾ |- |'''[[Argentina national under-20 football team|അർജന്റീന U20]]''' |2005||7||6|| |- |'''[[Argentina national under-23 football team|അർജന്റീന U23]]''' |2008||5||2|| |- !colspan=5| |- |rowspan=8|'''[[അർജന്റീന ദേശീയ ഫുട്ബോൾ ടീം|അർജന്റീന]] |2005||5||0||0 |- |2006||8||2||2 |- |2007||10||6||3 |- |2008||9||2||1 |- |2009||10||3||2 |- |2010||10||2||2 |- |2011||11||3||10 |- |2012||4||8||1 |- !colspan=2|ആകെ!!71!!27!!21 |} === അന്താരാഷ്ട്ര ഗോളുകൾ === ==== അണ്ടർ 20 ==== :''Scores and results list Argentina's goal tally first.''<ref name="rsssf"/><ref>{{cite web |url=http://www.fifa.com/worldfootball/statisticsandrecords/players/player=229397/index.html |title=Lionel Messi |publisher=FIFA.com |accessdate=2 February 2011 |archive-date=2015-06-29 |archive-url=https://web.archive.org/web/20150629095408/http://www.fifa.com/worldfootball/statisticsandrecords/players/player=229397/index.html |url-status=dead }}</ref> {| class="wikitable collapsible collapsed" style="font-size:85%; text-align:left; margin:auto;" |- !ഗോൾ !ദിവസം!!സ്ഥലം!!എതിരാളി!!സ്കോർ!!ഫലം!!മത്സരപരമ്പര |- | 1 || 14 ജൂൺ 2005 || [[De Grolsch Veste|ആർക്കെ സ്റ്റേഡിയോൺ]], [[എൻഷീഡ്]], നെതർലാന്റ്സ് || align="left" | {{fb|EGY}} || '''1'''–0 || 2–0 || [[2005 FIFA World Youth Championship|2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ്]] |- | 2 || 22 ജൂൺ 2005 || [[യൂണിവ് സ്റ്റേഡിയോൺ]], [[Emmen, Netherlands|എമ്മെൻ]], നെതർലാന്റ്സ് || align="left" | {{fb|COL}} || '''1'''–1 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 3 || 24 ജൂൺ 2005 || ആർക്കെ സ്റ്റേഡിയോൺ, എൻഷീഡ്, നെതർലാന്റ്സ് || align=left| {{fb|ESP}} || '''3'''–1 || 3–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 4 || 28 ജൂൺ 2005 || [[Stadion Galgenwaard|ഗാൽഗെൻവാർഡ് സ്റ്റേഡിയോൺ]], [[യൂട്രെച്ച്]], നെതർലാന്റ്സ് || align="left" | {{fb|BRA}} || '''1'''–0 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 5 || 2 ജൂലൈ 2005 || ഗാൽഗെൻവാർഡ് സ്റ്റേഡിയോൺ, യൂട്രെച്ച്, നെതർലാന്റ്സ് || align=left| {{fb|NGA}} || '''1'''–0 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |- | 6 || 2 ജൂലൈ 2005 || ഗാൽഗെൻവാർഡ് സ്റ്റേഡിയോൺ, യൂട്രെച്ച്, നെതർലാന്റ്സ് || align=left| {{flagicon|NGA}} നൈജീരിയ || '''2'''–1 || 2–1 || 2005 ലോക യൂത്ത് ചാമ്പ്യൻഷിപ്പ് |} ==== അണ്ടർ 23 ==== {| class="wikitable collapsible collapsed" style="font-size:85%; text-align:left; margin:auto;" |- !ഗോൾ !ദിവസം!!സ്ഥലം!!എതിരാളി!!സ്കോർ!!ഫലം!!മത്സരപരമ്പര |- | 1 || 7 ഓഗസ്റ്റ് 2008 || [[ഷാങ്‌ഹായ് സ്റ്റേഡിയം]], ഷാങ്‌ഹായ്, ചൈന || align="left" | {{fb|CIV}} || '''1'''–0 || 2–1 || [[ഒളിമ്പിക്സ് 2008]] |- | 2 || 16 ഓഗസ്റ്റ് 2008 || ഷാങ്‌ഹായ് സ്റ്റേഡിയം, ഷാങ്‌ഹായ്, ചൈന || align=left| {{fb|NED}} || '''1'''–0 || 2–1 || ഒളിമ്പിക്സ് 2008 |} ==== മുതിർന്ന ടീം ==== {| class="wikitable collapsible collapsed" style="font-size:85%; text-align:left; margin:auto;" |- !ഗോൾ !ദിവസം!!സ്ഥലം!!എതിരാളി!!സ്കോർ!!ഫലം!!മത്സരപരമ്പര |- | 1 || 1 മാർച്ച് 2006 || [[സെന്റ്. ജേക്കബ് പാർക്ക്]], [[ബേസൽ]], സ്വിറ്റ്സർലണ്ട്|| align="left" | {{fb|CRO}} || '''2'''–1 || 2–3 || [[സൗഹൃദമത്സരം]] |- | 2 || 16 ജൂൺ 2006 || [[Veltins-Arena|WM-സ്റ്റേഡിയോൺ]], [[ഗെൽസെൻകിർച്ചെൻ]], ജർമ്മനി || align="left" | {{fb|SCG}} || '''6'''–0 || 6–0 || [[2006 ഫിഫ ലോകകപ്പ്|2006 ലോകകപ്പ്]] |- | 3 || 5 ജൂൺ 2007 || [[കാമ്പ് നൂ]], ബാഴ്സലോണ, സ്പെയിൻ || align="left" | {{fb|ALG}} || '''2'''–2 || 4–3 || സൗഹൃദമത്സരം |- | 4 || 5 ജൂൺ 2007 || കാമ്പ് നൂ, ബാഴ്സലോണ, സ്പെയിൻ || align=left| {{flagicon|ALG}} അൾജീരിയ || '''4'''–2 || 4–3 || സൗഹൃദമത്സരം |- | 5 || 8 ജൂലൈ 2007 || [[Estadio Metropolitano de Fútbol de Lara|മെട്രോപൊളിറ്റാനോ ഡെ ഫുട്ബോൾ ഡെ ലാറ]], [[ബാർക്വിസിമെറ്റോ]], വെനിസ്വേല || align="left" | {{fb|PER}} || '''2'''–0 || 4–0 || [[2007 കോപ്പ അമേരിക്ക]] |- | 6 || 11 ജൂലൈ 2007 || [[പോളിഡിപോർട്ടീവോ കചമയ്]], [[പ്യൂർട്ടോ ഓർഡാസ്]], വെനെസ്വേല || align="left" | {{fb|MEX}} || '''2'''–0 || 3–0 || 2007 കോപ്പ അമേരിക്ക |- | 7 || 16 ഒക്ടോബർ 2007 || [[Estadio José Pachencho Romero|ഹോസെ പാചെഞ്ചോ റൊമേറോ]], [[മറകായ്ബോ]], വെനിസ്വേല || align="left" | {{fb|VEN}} || '''2'''–0 || 2–0 || [[2010 FIFA World Cup qualification (CONMEBOL)|2010 ലോകകപ്പ് യോഗ്യതാമത്സരം]] |- | 8 || 20 നവംബർ 2007 || [[എസ്റ്റാഡിയോ എൽ കാമ്പിൻ]], [[ബൊഗോട്ട]], കൊളംബിയ || align="left" | {{flagicon|COL}} [[കൊളംബിയ ദേശീയ ഫുട്ബോൾ ടീം|കൊളംബിയ]] || '''1'''–0 || 1–2 || 2010 ലോകകപ്പ് യോഗ്യതാമത്സരം |- | 9 || 4 ജൂൺ 2008 || [[ക്വാൽക്കം സ്റ്റേഡിയം]], സാൻ ഡിയാഗോ, അമേരിക്കൻ ഐക്യനാടുകൾ || align="left" | {{flagicon|MEX}} മെക്സിക്കോ || '''2'''–0 || 4–1 || സൗഹൃദമത്സരം |- | 10 || 11 ഒക്ടോബർ 2008 || [[Estadio Antonio Vespucio Liberti|എസ്റ്റാഡിയോ മൊനുമെന്റൽ]], ബ്യൂണസ് അയേഴ്സ്, അർജന്റീന || align="left" | {{fb|URU}} || '''1'''–0 || 2–1 || 2010 ലോകകപ്പ് യോഗ്യതാമത്സരം |- | 11 || 11 ഫെബ്രുവരി 2009 || [[സ്റ്റേഡ് വെലോഡ്രോം]], [[മാഴ്സെലി]], ഫ്രാൻസ് || align="left" | {{fb|FRA}} || '''2'''–0 || 2–0 || സൗഹൃദമത്സരം |- | 12 || 28 മാർച്ച് 2009 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|VEN}} വെനിസ്വേല || '''1'''–0 || 4–0 || 2010 ലോകകപ്പ് യോഗ്യതാമത്സരം |- | 13 || 14 നവംബർ 2009 || [[വിസെന്റെ കാൽഡെറോൺ സ്റ്റേഡിയം]], മാഡ്രിഡ്, സ്പെയിൻ || align="left" | {{fb|ESP}} || '''1'''–1 || 1–2 || സൗഹൃദമത്സരം |- | 14 || 7 സെപ്റ്റംബർ 2010 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|ESP}} സ്പെയിൻ || '''1'''–0 || 4–1 || സൗഹൃദമത്സരം |- | 15 || 17 നവംബർ 2010 || [[ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം]], [[ദോഹ]], ഖത്തർ || align="left" | {{flagicon|BRA}} [[ബ്രസീൽ ദേശീയ ഫുട്ബോൾ ടീം|ബ്രസീൽ]] || '''1'''–0 || 1–0 || സൗഹൃദമത്സരം |- | 16 || 9 ഫെബ്രുവരി 2011 || [[സ്റ്റേഡ് ഡെ ജനീവ]], ജനീവ, സ്വിറ്റ്സർലണ്ട് || align="left" | {{flagicon|POR}} [[പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീം|പോർച്ചുഗൽ]]|| '''2'''–1 || 2–1 || സൗഹൃദമത്സരം |- | 17 || 20 ജൂൺ 2011 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|ALB}} [[അൽബേനിയ ദേശീയ ഫുട്ബോൾ ടീം|അൽബേനിയ]]|| '''2'''–0 || 4–0 || സൗഹൃദമത്സരം |- | 18 || 07 ഒക്ടോബർ 2011 || എസ്റ്റാഡിയോ മൊനുമെന്റൽ, ബ്യൂണസ് അയേഴ്സ്, അർജന്റീന || align=left| {{flagicon|CHI}} [[ചിലി ദേശീയ ഫുട്ബോൾ ടീം|ചിലി]]|| '''2'''–0 || 4–1 || [[2014 FIFA World Cup qualification (CONMEBOL)|2014 ലോകകപ്പ് യോഗ്യതാമത്സരം]] |- | 19. || 15 നവംബർ 2011 || [[Estadio Metropolitano Roberto Meléndez]], [[Barranquilla]], Colombia || align="left" | {{fb|COL}} || '''1'''–1 || 2–1 || 2014 ലോകകപ്പ് യോഗ്യതാമത്സരം |- | 20. || 29 ഫെബ്രുവരി 2012 || [[Stade de Suisse, Wankdorf]], [[Bern]], Switzerland || {{fb|SUI}} || '''1'''–0 || 3–1 || സൗഹൃദമത്സരം |- | 21. || 29 ഫെബ്രുവരി 2012 || Stade de Suisse, Wankdorf, Bern, Switzerland || {{fb|SUI}} || '''2'''–1 || 3–1 || സൗഹൃദമത്സരം |- | 22. || 29 ഫെബ്രുവരി 2012 || Stade de Suisse, Wankdorf, Bern, Switzerland || {{fb|SUI}} || '''3'''–1 || 3–1 || സൗഹൃദമത്സരം |- | 23. || 2 ജൂൺ 2012 || Estadio Monumental, Buenos Aires, Argentina || align=left| {{fb|ECU}} || '''3'''–0 || 4–0 || 2014 ലോകകപ്പ് യോഗ്യതാമത്സരം |- | 24. || 9 ജൂൺ 2012 || [[MetLife Stadium]], [[East Rutherford, New Jersey|East Rutherford]], United States || align="left" | {{fb|BRA}} || '''1'''–1 || 4–3 || സൗഹൃദമത്സരം |- | 25. || 9 ജൂൺ 2012 || MetLife Stadium, East Rutherford, United States || align=left| {{fb|BRA}} || '''2'''–1 || 4–3 || സൗഹൃദമത്സരം |- | 26. || 9 ജൂൺ 2012 || MetLife Stadium, East Rutherford, United States || align=left| {{fb|BRA}} || '''4'''–3 || 4–3 || സൗഹൃദമത്സരം |- | 27. || 15 ആഗസ്റ്റ് 2012 || [[Commerzbank-Arena]], [[Frankfurt]], Germany || align="left" | {{fb|GER}} || '''2'''–0 || 3–1 || സൗഹൃദമത്സരം |} == പുരസ്കാരങ്ങളും ബഹുമതികളും == === ക്ലബ്ബ് === ;ബാഴ്സലോണ *'''[[ലാ ലിഗ]]: 5''' :: [[2004–05 La Liga|2004–05]], [[2005–06 La Liga|2005–06]], [[2008–09 La Liga|2008–09]], [[2009–10 La Liga|2009–10]], [[2010–11 La Liga|2010–11]],2018-19 :: *'''[[കോപ്പ ദെൽ റെയ്]]: 1''' :: [[2008–09 Copa del Rey|2008–09]] *'''[[സ്പാനിഷ് സൂപ്പർ കപ്പ്]]: 5''' :: [[2005 Supercopa de España|2005]], [[2006 Supercopa de España|2006]], [[2009 Supercopa de España|2009]], [[2010 Supercopa de España|2010]], [[2011 Supercopa de España|2011]] *'''[[യുവേഫ ചാമ്പ്യൻസ് ലീഗ്]]: 3''' :: [[2005–06 UEFA Champions League|2005–06]], [[2008–09 UEFA Champions League|2008–09]], [[2010–11 UEFA Champions League|2010–11]] *'''[[യുവേഫ സൂപ്പർ കപ്പ്]]: 2''' :: [[2009 UEFA Super Cup|2009]], [[2011 UEFA Super Cup|2011]] *'''[[ഫിഫ ക്ലബ്ബ് ലോകകപ്പ്]]: 1''' :: [[2009 FIFA Club World Cup|2009]] === അർജന്റീMKന === *'''[[Fifa Word cup runners]]:1''' *'''[[Copa america runners]]:5''' *'''[[ഫിഫ U-20 ലോകകപ്പ്]]: 1''' :: [[2005 FIFA World Youth Championship|2005]] *'''[[ഒളിമ്പിക്സ്|ഒളിമ്പിക്സ് സ്വർണ്ണ മെഡൽ]]: 1''' :: [[ഒളിമ്പിക്സ് 2008|2008]] *'''[[കോപ്പ അമേരിക്ക]]: 1''' :: [[2022 കോപ്പ അമേരിക്ക|2022]] *'''[[ഫൈനലിസ്സീമ]]: 1''' :: [[2022 ഫൈനലിസ്സീമ|2022]] *'''[[ഫിഫ ലോകകപ്പ് കപ്പ്]]: 1''' :: [[2022 FIFA World Cup|2022]] === വ്യക്തിഗതം === {{col-begin}} {{col-2}} *'''[[ഫിഫ സ്വർണ്ണപ്പന്ത്]]: 1''' :: [[2010 ഫിഫ സ്വർണ്ണപ്പന്ത്|2010]] *'''[[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ|സ്വർണ്ണപ്പന്ത്]]: 1''' :: [[യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ 2009|2009]] *'''[[ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ]]: 1''' :: [[2009 ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ|2009]] *'''[[FIFA|ഫിഫ ടീം ഓഫ് ദ ഇയർ]]: 3''' :: [[FIFA|2008]], [[FIFA|2009]], [[FIFA|2010]] *'''[[ബ്രാവോ പുരസ്കാരം|U-21 യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ]]: 1''' :: [[ബ്രാവോ പുരസ്കാരം|2007]] *'''[[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|ലാ ലിഗ പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|2009]], [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|2010]], [[ആൽഫ്രഡോ ഡി സ്റ്റെഫാനോ ട്രോഫി|2011]] *'''[[പിച്ചിച്ചി ട്രോഫി|ലാ ലിഗ് ടോപ്പ് ഗോൾ സ്കോറർ]]: 1''' :: [[പിച്ചിച്ചി ട്രോഫി|2010]] *'''[[കോപ്പ ദെൽ റെയ്|കോപ്പ ദെൽ റെയ് ടോപ്പ് ഗോൾ സ്കോറർ]]: 1''' :: [[2010–11 കോപ്പ ദെൽ റെയ്|2011]] *'''[[ഡോൺ ബാലൺ പുരസ്കാരം|ലാ ലിഗ ഫോറിൻ പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[ഡോൺ ബാലൺ പുരസ്കാരം|2007]], [[ഡോൺ ബാലൺ പുരസ്കാരം|2009]], [[ഡോൺ ബാലൺ പുരസ്കാരം|2010]] *'''[[EFE ട്രോഫി|ലാ ലിഗ Ibero-American പ്ലെയർ ഓഫ് ദ ഇയർ]]: 4''' :: [[EFE ട്രോഫി|2007]], [[EFE ട്രോഫി|2009]], [[EFE ട്രോഫി|2010]], [[EFE ട്രോഫി|2011]] *'''[[യൂറോപ്യൻ ഗോൾഡൻ ഷൂ]]: 5''' :: [[2009–10 യൂറോപ്യൻ ഗോൾഡൻ ഷൂ|2010]], [[2011–12 യൂറോപ്യൻ ഗോൾഡൻ ഷൂ|2012]], [[2012–13 യൂറോപ്യൻ ഗോൾഡൻ ഷൂ|2013]], [[2016–17 യൂറോപ്യൻ ഗോൾഡൻ ഷൂ|2017]], [[2017-18 യൂറോപ്യൻ ഗോൾഡൻ ഷൂ|2018]] *'''[[List of UEFA Champions League top scorers|യുവേഫ ചാമ്പ്യൻസ് ലീഗ് ടോപ്പ് ഗോൾ സ്കോറർ]]: 3''' :: [[2008–09 യുവേഫ ചാമ്പ്യൻസ് ലീഗ്|2009]], [[2009–10 യുവേഫ ചാമ്പ്യൻസ് ലീഗ്|2010]], [[2010–11 യുവേഫ ചാമ്പ്യൻസ് ലീഗ്|2011]] *'''[[യുവേഫ ബെസ്റ്റ് പ്ലെയർ ഇൻ യൂറോപ്പ്]]: 1''' :: [[യുവേഫ ബെസ്റ്റ് പ്ലെയർ ഇൻ യൂറോപ്പ്|2011]] *'''[[യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ]]: 1''' :: [[യുവേഫ ക്ലബ്ബ് ഫുട്ബോളർ ഓഫ് ദ ഇയർ|2009]] *'''[[യുവേഫ ക്ലബ്ബ് ഫുട്ബോൾ പുരസ്കാരം|യുവേഫ ചാമ്പ്യൻസ് ലീഗ് ഫോർവേഡ് ഓഫ് ദ ഇയർ]]: 1''' :: [[യുവേഫ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് ഫോർവേഡ്|2009]] *'''[[2011 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ- കളിയിലെ കേമൻ]]: 1''' :: [[2011 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|2011]] *'''[[2009 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ- കളിയിലെ കേമൻ (ആരാധകർ തിരഞ്ഞെടുത്തത്)]]: 2''' :: [[2009 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|2009]], [[2011 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ|2011]] *'''[[യുവേഫ ടീം ഓഫ് ദ ഇയർ]]: 3''' :: [[യുവേഫ ടീം ഓഫ് ദ ഇയർ|2008]], [[യുവേഫ ടീം ഓഫ് ദ ഇയർ|2009]], [[യുവേഫ ടീം ഓഫ് ദ ഇയർ|2010]] *'''[[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന]]: 5''' :: [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2005]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2007]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2008]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2009]], [[ഫുട്ബോളർ ഓഫ് ദ ഇയർ ഓഫ് അർജന്റീന|2010]] {{col-2}} *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ]]: 2''' :: [[ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ|2009]], [[ഫിഫ്പ്രോ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ|2010]] *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ വേൾഡ് യങ്ങ് പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[ഫിഫ്പ്രോ|2006]], [[ഫിഫ്പ്രോ|2007]], [[ഫിഫ്പ്രോ|2008]] *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ സ്പെഷൽ യങ്ങ് പ്ലെയർ ഓഫ് ദ ഇയർ]]: 2''' :: [[ഫിഫ്പ്രോ|2007]], [[ഫിഫ്പ്രോ|2008]] *'''[[ഫിഫ്പ്രോ|ഫിഫ്പ്രോ വേൾഡ് XI]]: 4''' :: [[ഫിഫ്പ്രോ വേൾഡ് XI|2007]], [[ഫിഫ്പ്രോ വേൾഡ് XI|2008]], [[ഫിഫ്പ്രോ വേൾഡ് XI|2009]], [[ഫിഫ്പ്രോ വേൾഡ് XI|2010]] *'''[[ഫിഫ U-20 ലോകകപ്പ്|ഫിഫ U-20 ലോകകപ്പ്- പരമ്പരയിലെ കേമൻ]]: 1''' :: [[2005 FIFA World Youth Championship#Awards|2005]] *'''[[ഫിഫ U-20 ലോകകപ്പ്|ഫിഫ U-20 ലോകകപ്പ് ടോപ്പ് ഗോൾ സ്കോറർ]]: 1''' :: [[2005 FIFA World Youth Championship#Awards|2005]] *'''[[കോപ്പ അമേരിക്ക|കോപ്പ അമേരിക്ക യങ്ങ് പ്ലെയർ ഓഫ് ദ ടൂർണ്ണമെന്റ്]]: 1''' :: [[2007 കോപ്പ അമേരിക്ക|2007]] *'''[[വേൾഡ് സോക്കർ (മാസിക)|വേൾഡ് സോക്കർ പ്ലെയർ ഓഫ് ദ ഇയർ]]: 1''' :: [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2009]] *'''[[വേൾഡ് സോക്കർ (മാസിക)|വേൾഡ് സോക്കർ യങ്ങ് പ്ലെയർ ഓഫ് ദ ഇയർ]]: 3''' :: [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2006]], [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2007]], [[വേൾഡ് സോക്കർ പുരസ്കാരങ്ങൾ|2008]] *'''[[ഫിഫ ക്ലബ്ബ് ലോകകപ്പ്|ഫിഫ ക്ലബ്ബ് ലോകകപ്പ് സ്വർണ്ണപ്പന്ത്]]: 1''' :: [[2009 ഫിഫ ക്ലബ്ബ് ലോകകപ്പ്|2009]] *'''[[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|ESM ടീം ഓഫ് ദ ഇയർ]]: 5''' :: [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2005–06]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2007–08]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2008–09]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2009–10]], [[യൂറോപ്യൻ സ്പോർട്സ് മാഗസീൻസ്|2010–11]] <!-- unsourced / uncertain notability--> *'''[[Onze d'Or]]: 2''' :: [[Onze d'Or|2009]], [[Onze d'Or|2010]] *'''[[ബ്രാവോ പുരസ്കാരം]]: 1''' :: [[ബ്രാവോ പുരസ്കാരം|2007]] *'''[[Tuttosport|Tuttosport Golden Boy]]: 1''' :: [[Tuttosport|2005]] *'''[[Marca Leyenda]]: 1''' :: [[Marca Leyenda#The list of winners|2009]] *'''[[യുവേഫ|യുവേഫ ബെസ്റ്റ് ഗോൾ ഓഫ് ദ ഇയർ]]: 1''' :: [[യുവേഫ|2007]] {{col-end}} == ചിത്രശാല == <gallery> പ്രമാണം:Lionel Messi 31mar2007.jpg|കളിക്കുന്നതിനിടെ പ്രമാണം:Lionel Messi Barca training.jpg|പരിശീലനത്തിൽ പ്രമാണം:Argentina team in St. Petersburg (cropped) Messi.jpg </gallery> == കുറിപ്പുകൾ == == അവലംബം == <references /> ==പുറത്തേക്കുള്ള കണ്ണികൾ== *{{Official website|http://www.leomessi.com/}} {{In lang|ca}} {{In lang|en}} {{In lang|es}} *{{fb link|LeoMessi}} *[http://www.fcbarcelona.com/web/english/futbol/temporada_11-12/plantilla/jugadors/messi.html FC Barcelona profile] {{Webarchive|url=https://web.archive.org/web/20111024200023/http://www.fcbarcelona.com/web/english/futbol/temporada_11-12/plantilla/jugadors/messi.html |date=2011-10-24 }} *[http://www.bdfutbol.com/en/j/j1753.html BDFutbol profile] *[http://www.transfermarkt.co.uk/en/lionel-messi/leistungsdaten/spieler_28003.html Transfermarkt profile] *{{soccerbase|39850}} *[http://soccernet.espn.go.com/players/stats?id=45843&cc=5739 Profile] {{Webarchive|url=https://web.archive.org/web/20100323003328/http://soccernet.espn.go.com/players/stats?id=45843&cc=5739 |date=2010-03-23 }} at ESPN *{{Nfteams|id=12563}} *{{FIFA player|229397}} *{{UEFA player|95803}} *[https://soccermalayalam-in.blogspot.com/2020/11/-lionel-messi-story-in-malayalam.html ലയണൽ മെസ്സി] {{Webarchive|url=https://web.archive.org/web/20220711230058/https://soccermalayalam-in.blogspot.com/2020/11/-lionel-messi-story-in-malayalam.html |date=2022-07-11 }} at [https://soccermalayalam-in.blogspot.com soccermalayalam.in] {{Webarchive|url=https://web.archive.org/web/20220711231401/https://soccermalayalam-in.blogspot.com/ |date=2022-07-11 }} {{Navboxes colour |title= Awards |bg= gold |list1= {{s-start}} {{s-ach}} {{succession box|title=[[FIFPro|FIFPro&nbsp;Young&nbsp;Player&nbsp;of&nbsp;the&nbsp;Year]]|before= [[Wayne Rooney]]|after=''Incumbent''|years=2006, 2007, 2008}} {{succession box|title=[[FIFPro#Awards|FIFPro&nbsp;Special Young&nbsp;Player&nbsp;of&nbsp;the&nbsp;Year]]|before= [[Cristiano Ronaldo]]|after= [[Sergio Agüero]]|years=2007, 2008}} {{succession box|title=[[List of UEFA Champions League top scorers|UEFA Champions League top scorer]]|before= [[Cristiano Ronaldo]] |after=Incumbent|years=[[2008–09 UEFA Champions League|2008–09]], [[2009–10 UEFA Champions League|2009–10]], [[2010–11 UEFA Champions League|2010–11]]}} {{S-end}} {{FIFA Ballon d'Or recipients}} {{FIFA World Player of the Year winners}} {{Ballon d'Or recipients}} {{World Soccer Footballer of the Year}} {{FIFPro World Player of the Year}} {{La Liga Foreign Player of the Year}} {{Trofeo EFE}} {{FIFA U-20 World Cup Golden Ball}} {{Argentine Footballer of the Year}} {{UEFA Club Footballer of the Year}} {{Trofeo Alfredo Di Stéfano}} {{Bravo award winners}} {{Golden Boy award winners}} {{La Liga top scorers}} {{Copa del Rey top scorers}} {{European Golden Shoe}} {{UEFA Champions League top scorers}} {{Adidas Golden Shoe}} }} {{Navboxes colour |title= Argentina squads |bg=#74ACDF |fg=white |bordercolor=black |list1= {{Argentina Squad 2006 World Cup}} {{Argentina squad 2007 Copa América}} {{Argentina Squad 2008 Summer Olympics}} {{Argentina Squad 2010 World Cup}} {{Argentina Squad 2011 Copa América}} }} {{FC Barcelona squad}} <references group="lower-greek"/> [[വർഗ്ഗം:1987-ൽ ജനിച്ചവർ]] [[വർഗ്ഗം:ജൂൺ 24-ന് ജനിച്ചവർ]] [[വർഗ്ഗം:2006 ഫിഫ ലോകകപ്പിലെ കളിക്കാർ]] [[വർഗ്ഗം:2010 ഫിഫ ലോകകപ്പിലെ കളിക്കാർ]] [[വർഗ്ഗം:2014 ഫിഫ ലോകകപ്പിലെ കളിക്കാർ]] [[വർഗ്ഗം:അർജന്റീനൻ ഫുട്ബോൾ കളിക്കാർ]] pen7alijta9y49awaauzu82ut3w8c27 മാധുരി ദീക്ഷിത് 0 59544 4634176 4563060 2026-06-29T08:12:16Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634176 wikitext text/x-wiki {{prettyurl|Madhuri Dixit}}{{Infobox person | name = മാധുരി ദീക്ഷിത് | image = Madhuri Dixit promoting Total Dhamaal in 2019 (cropped).jpg | caption = ദീക്ഷിത 2019 ൽ | other_names = മാധുരി ദീക്ഷിത് നെനെ | birth_date = {{Birth date and age|1967|5|15|df=y}} | birth_place = മൂംബൈ, [[മഹാരാഷ്ട്ര]], ഇന്ത്യ | occupation = {{hlist|നടി|നിർമ്മാതാവ്|ടെലിവിഷൻ വ്യക്തിത്വം}} | years_active = 1984{{ndash}}ഇതുവരെ | works = | spouse = {{marriage|ശ്രീറാം മാധവ് നെനെ|17 October 1999}} | children = 2 | awards = | honours = {{hlist|[[പത്മശ്രീ]] (2008)}} | website = {{URL|madhuridixit-nene.com/}} }} [[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് '''മാധുരി ദീക്ഷിത്''' എന്നറിയപ്പെടൂന്ന '''മാധുരി ശങ്കർ ദീക്ഷിത്''' ({{lang-mr|माधुरी दीक्षित}}) , (ഉർദു:{{Nastaliq|مادھوری دیکشت}}) (ജനനം: on [[മേയ് 15]], [[1967]])<ref>{{cite web|title=indiaFM|work=Wish Madhuri Dixit on her birthday today|url=http://www.bollywoodhungama.com/news/2008/05/15/11388/index.html|date=May 5, 1967|accessdte=2008-10-03 October}}</ref> . [[1980]] - [[1990]] കാലഘട്ടത്തിൽ [[ബോളിവുഡ്]] രംഗത്തെ മുൻനിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി [[ബോളിവുഡ്]] രംഗത്തെ മികച്ച നടിയെന്ന് പേര് നേടിയിരുന്നു.<ref name="Women’s Day Article">{{cite web|title=specials.rediff.com|work=Best Bollywood Actresses Ever|url=http://specials.rediff.com/women07/2007/mar/06wslid11.htm|accessdaymonth=13 March|accessyear=2007}}</ref> [[2008]]-ൽ രാജ്യം [[പത്മശ്രീ]] ബഹുമതി നൽകി മാധുരിയെ ആദരിച്ചു. == ആദ്യകാല ജീവിതം == മാധുരി ജനിച്ചത് [[മുംബൈ|മുംബൈയിലാണ്]]. പിതാവ് ശങ്കർ ദീക്ഷിത്, മാതാവ് സ്നേഹലത ദീക്ഷിത്. ഒരു [[മറാത്തി]] ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. ആദ്യകാലത്ത് പഠിത്തത്തിനു ശേഷം മാധുരി [[മൈക്രോ ബയോളജി|മൈക്രോ ബയോളജിയിൽ]] താൽപ്പര്യമുള്ള ആളായിരുന്നു.<ref>{{cite book |title= Bollywood: A Guidebook to Popular Hindi Cinema |last= Ganti |first= Tejaswini |authorlink= |coauthors= |year= 2004 |publisher= [[Routledge]] |location= |isbn= 0415288541 |pages= [https://archive.org/details/bollywoodguidebo0000gant/page/134 134] |url=https://archive.org/details/bollywoodguidebo0000gant}}</ref> ഇത് കൂടാതെ ചെറുപ്പം മുതൽ എട്ട് വർഷത്തോളം മാധുരി [[കഥക്]] നൃത്തവും അഭ്യസിച്ചിട്ടുണ്ട്. == സിനിമാ ജീവിതം == മാധുരി ആദ്യമായി അഭിനയിച്ച ചിത്രം [[1984]]-ലെ ''അബോദ്'' എന്ന ചിത്രമാണ്. ഇതിനു ശേഷം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം [[1988]]-ൽ ''തേസാബ്'' എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് ഒരു വിജയ ചിത്രമായിരുന്നു. ഇതിനു ശേഷം ''രാം ലഖൻ'' , ([[1989]]), ''പരിന്ത'' (1989), ''ത്രിദേവ്'' (1989), ''കിഷൻ കനൈയ്യ'' ([[1990]]) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് വൻ വിജയങ്ങളായിരുന്നു. 1990-ൽ [[അമീർ ഖാൻ]] നായകനായി അഭിനയിച്ച ''ദിൽ'' എന്ന ചിത്രത്തിൽ നായികാവേഷം ചെയ്തതിന് ''ഫിലിംഫെയർ - മികച്ച നടി''ക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. ഈ ചിത്രം ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇതിനു ശേഷം ''സാജൻ'' ([[1991]]), ''ബേട്ട'' ([[1992]]), ''ഖൽനായക്'' ([[1993]]), ''ഹം ആപ്കേ ഹേ കോൺ!'' ([[1994]]), ''രാജ'' ([[1995]]) എന്നീ ചിത്രങ്ങൾ വിജയ ചിത്രങ്ങളായിരുന്നു. ''ഹം ആപ്കേ ഹേ കോൻ!'' (1994) എന്ന ചിത്രം അന്ന് [[ബോളിവുഡ്|ഉർദു-ഹിന്ദി സിനിമ]] ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരവ് നേടിക്കൊടുത്ത ചിത്രമായി. അതിനു ശേഷം [[1996]]-ൽ [[യാശ് ചോപ്ര]] സംവിധാനം ചെയ്ത ''ദിൽ തോ പാഗൽ ഹേ'' ([[1997]]) എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള [[ഫിലിംഫെയർ പുരസ്കാരം]] നേടിക്കൊടുത്തു .<ref>{{cite web|title=1997 awards|url=http://filmfareawards.indiatimes.com/articleshow/368661.cms|publisher=[[Indiatimes]]|accessdate=2006-12-12|archive-date=2018-12-25|archive-url=https://web.archive.org/web/20181225194118/http://filmfareawards.indiatimes.com/articleshow/368661.cms|url-status=dead}}</ref> അഭിനയത്തിൽ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗാനരംഗങ്ങളിൽ മികച്ച നൃത്തരംഗങ്ങൾ മാധുരി കാഴ്ച- വച്ചിരുന്നു. ഇന്നും പ്രസിദ്ധമായ ഉർദു-ഹിന്ദി ഗാനമായ ''എക് ദോ തീൻ'' എന്ന ഗാനരംഗത്തെ നൃത്തം വളരെ പ്രസിദ്ധമാണ്. [[2002]]-ൽ ''ദേവദാസ്'' എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് മാധുരി തന്റെ അഭിനയത്തികവു് പ്രകടിപ്പിച്ചു.<ref name="Cannes">{{cite web | title=vluvshahrukh.com | work=Devdas goes to Cannes Film Festival| url=http://www.vluvshahrukh.com/films/devdas/cannes/index.htm| accessdaymonth=12 December | accessyear=2006}}</ref> പക്ഷേ ഇതിനു ശേഷം മാധുരി ചലച്ചിത്ര രംഗത്ത് നിന്ന് ഒരു ഇടവേള എടൂക്കുകയായിരുന്നു. [[2006]]-ൽ ഒരു ഫിലിംഫെയർ അവാർഡ് ദാനച്ചടങ്ങിൽ ഒരു നൃത്തരൂപം അവതരിപ്പിച്ചു കൊണ്ട് തിരിച്ചു വന്നു.<ref name="stage performance">{{cite web| title=expressindia.com| work=Six years after, Madhuri Dixit to sizzle again| url=http://www.expressindia.com/fullstory.php?newsid=63173| accessdaymonth=20 February| accessyear=2006| access-date=2008-12-27| archive-date=2006-02-23| archive-url=https://web.archive.org/web/20060223073435/http://www.expressindia.com/fullstory.php?newsid=63173| url-status=dead}}</ref> ഇതിലെ നൃത്ത പ്രകടനം സംവിധാനം ചെയ്തത് [[സരോജ് ഖാൻ]] ആയിരുന്നു. പ്രസിദ്ധ ചിത്രകാരനായ [[എം.എഫ്. ഹുസൈൻ]] മാധുരിയുടെ വലിയ ആരാധകനാണ്. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ കാണുന്നത്. അദ്ദേഹം നിർമ്മിച്ച ചിത്രമായ ''ഗജഗാമിനി''യിൽ മാധുരി അഭിനയിച്ചു.<ref name="muse">{{cite web|title=santabanta.com|work=The work of the muse|url=http://www.santabanta.com/wallpapers/biographyasp?catid=404|accessdaymonth=12 December|accessyear=2006|access-date=2008-12-27|archive-date=2007-10-13|archive-url=https://web.archive.org/web/20071013082710/http://santabanta.com/wallpapers/biographyasp?catid=404|url-status=dead}}</ref> അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവ് മാധുരി ദീക്ഷിത് [[2007]]-ൽ ''ആജ നച്‌ലെ'' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് നടത്തി.<ref>{{cite web | title=rediff.com|work=Madhuri Dixit arrives for new film| url=http://in.rediff.com/movies/2006/dec/07madhuri.htm| accessdaymonth=10 December|accessyear=2006}}</ref> . ഇതിലെ ഒരു ഗാനരംഗം അതിൽ ഉപയോഗിച്ച പദങ്ങൾ കാരണം വിവാദമായിരുന്നു.<ref>{{cite web|url=http://www.varietyasiaonline.com/content/view/5258/53/|title="Aaja Nachle" - Asia entertainment news from Variety - varietyasiaonline.com<!-- Bot generated title -->|access-date=2008-12-27|archive-date=2010-06-25|archive-url=https://web.archive.org/web/20100625035237/http://www.varietyasiaonline.com/content/view/5258/53|url-status=dead}}</ref><ref>{{cite web|url=http://movies.nytimes.com/2007/12/01/movies/01nach.html|title=Aaja Nachle - Movie - Review - New York Times<!-- Bot generated title -->}}</ref> == സ്വകാര്യ ജീവിതം == [[പ്രമാണം:The President, Smt. Pratibha Devisingh Patil presenting the Padma Shri Award to Ms. Madhuri Dixit.jpg|thumb|ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി. [[പ്രതിഭ പാട്ടീൽ]] മാധുരി ദീക്ഷിതിന് [[പത്മശ്രീ]] പുരസ്കാരം നൽകുന്നു. ]] [[1999]]-ൽ മാധുരി [[അമേരിക്ക|അമേരിക്കക്കാരനായ]] ഇന്ത്യൻ ഡോക്ടർ. ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തു. നെനെയും ഒരു [[മറാത്തി ബ്രാഹ്മണർ|മറാത്തി ബ്രാഹ്മണ]] കുടുംബത്തിൽ ജനിച്ച ആളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. [[2003]]-ൽ ജനിച്ച അരിൻ, [[2005]]-ൽ ജനിച്ച റീയാൻ എന്നിവർ. മാധുരിക്ക് രണ്ട് സഹോദരിമാരുണ്ട്. ഒരേ ഒരു സഹോദരൻ അമേരിക്കയിൽ താമസിക്കുന്നു. == നൃത്തം == അഭിനേത്രി എന്നതിനു പുറമേ നല്ലൊരു നർത്തകികൂടിയാണ് മാധുരി ദീക്ഷിത്. 'ബേട്ട' എന്ന ചലച്ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ' എന്ന ഗാനരംഗത്തിലെ നൃത്തം എടുത്തുപറയേണ്ടതാണ്. അതു പോലെ 'ഏക് ദോ തീൻ' (തേസാബ്), 'അഖിയാ മിലാൻ' (രാജ), 'ഹംകോ ആജ് കൽ'(സായിലാബ്). 'ക്യാ സരാ സരാ' (പുകാർ) തുടങ്ങിയ ചലച്ചിത്രങ്ങളിലേയും നൃത്തം ശ്രദ്ധ നേടിയിരുന്നു.. ==ചലച്ചിത്രങ്ങൾ== {| class="wikitable plainrowheaders sortable" style="margin-right: 0;" |- ! scope="col" | Title{{efn|The films are listed in order of release date.}} ! scope="col" | Year ! scope="col" | Role(s) ! scope="col" | Director(s) ! scope="col" class="unsortable" | Notes ! scope="col" class="unsortable" | {{Tooltip|Ref(s)|Reference(s)}} |- !scope="row"| ''അബോധ്'' | 1984 | ഗൗരി |{{Sort|Nag|[[ഹിരൺ നാഗ്]]}} | | style="text-align:center;"|<ref>{{cite news|title=Happy Birthday Madhuri Dixit, celebrating the movies we love|url=http://www.deccanchronicle.com/140515/entertainment-tollywood/gallery/madhuri-dixit|accessdate=22 May 2015|work=[[Deccan Chronicle]]|date=15 May 2014|archive-date=2015-05-22|archive-url=https://web.archive.org/web/20150522235448/http://www.deccanchronicle.com/140515/entertainment-tollywood/gallery/madhuri-dixit|url-status=dead}}</ref> |- !scope="row"| ''ആവാരാ ബാപ്'' | 1985 | ബർഘ |{{Sort|Kanwar|സോഹൻലാൽ കൻവാർ}} | | style="text-align:center;"|<ref>{{cite web|title=Awara Baap (1985)|url=http://www.bollywoodhungama.com/moviemicro/cast/id/535160|publisher=Bollywood Hungama|accessdate=22 May 2015}}</ref> |- !scope="row"| ''സ്വാതി'' | 1986 | ആനന്ദി |[[ക്രാന്തി കുമാർ]] | | style="text-align:center;"|<ref>{{cite web|title=Swati (1986)|url=http://www.bollywoodhungama.com/moviemicro/cast/id/55747|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''മാനവ് ഹത്യ'' | 1986 |{{Sort|Dixit|രമാ ദിക്ഷിത്}} |{{Sort|Rattan|സുദർശൻ രത്തൻ}} | | style="text-align:center;"|<ref>{{cite web|url=http://www.rediff.com/movies/slide-show/slide-show-1-birthday-special-revisiting-madhuri-dixit/20120515.htm|title=Madhuri Dixit: Had I really done all those films?|date=15 May 2012|accessdate=16 May 2012|publisher=Rediff}}</ref> |- !scope="row"| ''ഹിഫാസത്ത്'' | 1987 | ജാനകി |{{Sort|Raj|പ്രയാഗ് രാജ്}} | | style="text-align:center;"|<ref>{{cite web|title=Hifazat (1987)|url=http://www.bollywoodhungama.com/moviemicro/cast/id/539364|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ഉത്തർ ദക്ഷിൺ'' | 1987 | ചന്ദ |{{Sort|Khanna|പ്രഭാത് ഖന്ന}} | | style="text-align:center;"|<ref>{{cite web|title=Uttar Dakshin (1987)|url=http://www.bollywoodhungama.com/moviemicro/cast/id/508704|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''മോഹിർ'' | 1988 | മായ |{{Sort|Kul|രഘുവീർ ഖുൽ}} | | style="text-align:center;"|<ref>{{cite web|title=Mohre (1988)|url=http://www.bollywoodhungama.com/moviemicro/cast/id/504895|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ഖത്തരോം കേ ഖിലാഡി'' | 1988 | കവിത | {{Sort|Rao|[[തതിനേനി രാമറാവു]]}} | | style="text-align:center;"|<ref>{{cite web|title=Khatron Ke Khiladi (1988)|url=http://www.bollywoodhungama.com/moviemicro/cast/id/539689|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ദയാവൻ'' | 1988 | {{Sort|Velhu|നീല വേലു}} | {{Sort|Khan|[[ഫിറോസ് ഖാൻ (actor, born 1939)|ഫിറോസ് ഖാൻ]]}} | | style="text-align:center;"|<ref>{{cite web|title=Dayavan (1988)|url=http://www.bollywoodhungama.com/moviemicro/cast/id/55860|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''തേസാബ്'' | 1988 | മോഹിനി |{{Sort|Chandra|[[എൻ. ചന്ദ്ര]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref>{{cite web|last1=Khurram|first1=Shahjahan|title=Legendary actress Madhuri Dixit turns 48 today|url=http://arynews.tv/en/legendary-actress-madhuri-dixit-turns-48-today|publisher=[[ARY News]]|accessdate=23 May 2015|date=15 May 2015|archive-date=2015-06-07|archive-url=https://web.archive.org/web/20150607191148/http://arynews.tv/en/legendary-actress-madhuri-dixit-turns-48-today|url-status=dead}}</ref> |- !scope="row"| ''വാർധി'' | 1989 | ജയ |{{Sort|Mehra|ഉമേഷ് മെഹ്റ}} | | style="text-align:center;"|<ref>{{cite web|title=Vardi (1989)|url=http://www.bollywoodhungama.com/moviemicro/cast/id/55855|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''രാം ലഖൻ'' | 1989 | {{Sort|Shastri|രാധാ ശാസ്ത്രി}} |{{Sort|Ghai|[[സുഭാഷ് ഗായി]]}} | | style="text-align:center;"|<ref>{{cite web|title=Ram Lakhan (1989)|url=http://www.bollywoodhungama.com/moviemicro/cast/id/547991|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''പ്രേം പ്രതിഞ്ജ'' | 1989 | {{Sort|Rao|ലക്ഷി റാവു}} |[[Bapu (film director)|ബാപു]] | ഫിലിം ഫെയർ നിർദ്ദേശം | style="text-align:center;"|<ref>{{cite web|title=Prem Pratigya (1989)|url=http://www.bollywoodhungama.com/moviemicro/cast/id/506988|publisher=Bollywood Hungama|accessdate=23 May 2015}}</ref><br /><ref name="awards">{{cite web|title=Madhuri Dixit: Awards & Nominations|url=http://www.oldbh.bollywoodhungama.com/celebrities/awards/9126/index.html|publisher=Bollywood Hungama|accessdate=23 May 2015|archiveurl=https://web.archive.org/web/20110920083808/http://www.bollywoodhungama.com/celebrities/awards/9126/index.html|archivedate=20 September 2011}}</ref> |- !scope="row"| ''ഇലാഘ'' | 1989 | വിദ്യ |{{Sort|Sejawal|[[അസീസ് സേജാവാൾ]]}} | | style="text-align:center;"|<ref>{{cite web|title=Ilaka (1989)|url=http://www.bollywoodhungama.com/moviemicro/cast/id/539446|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''മുജ്റിം'' | 1989 | സോണിയ |{{Sort|Mehra|[[ഉമേഷ്] മെഹ്റ]]}} | | style="text-align:center;"|<ref>{{cite web|title=Mujrim (1989)|url=http://www.bollywoodhungama.com/moviemicro/cast/id/539977|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ത്രിദേവ്'' | 1989 | {{Sort|Mathur|ദിവ്യാ മാധുർ}} |{{Sort|Rai|[[രാജീസ് റായ്]]}} | | style="text-align:center;"|<ref>{{cite web|title=Tridev (1989)|url=http://www.bollywoodhungama.com/moviemicro/cast/id/56015|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''കാനൂൻ അപ്നാ അപ്നാ'' | 1989 | ഭാരതി |{{Sort|Bopal|[[ബി. ഗോപാൽ]]}} | | style="text-align:center;"|<ref>{{cite web|title=Kanoon Apna Apna (1989)|url=http://www.bollywoodhungama.com/moviemicro/cast/id/57102|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''പരിന്ദ'' | 1989 | പാറു |{{Sort|Chopra|[[വിധു വിനോദ് ചോപ്ര]]}} | | style="text-align:center;"|<ref>{{cite web|title=Parinda (1989)|url=http://www.bollywoodhungama.com/moviemicro/cast/id/540140|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''പാപാ കാ ആൻറ്'' | 1989 |നിഷ |{{Sort|Reddy|വിജയ് റെഡ്ഡി}} | | style="text-align:center;"|<ref>{{cite web|title=Paap Ka Ant (1989)|url=http://www.bollywoodhungama.com/moviemicro/cast/id/505890|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''മഹാ സംഗ്രം'' | 1990 | ജുമ്റി |{{Sort|Anand|[[മുകുൾ ആനന്ദ്]]}} | | style="text-align:center;"|<ref>{{cite web|title=Maha Sangram (1990)|url=http://www.bollywoodhungama.com/moviemicro/cast/id/507934|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''കിഷൻ കൻഹയ്യ'' | 1990 | അഞ്ചു |{{Sort|Roshan|[[രാകേഷ് റോഷൻ]]}} | | style="text-align:center;"|<ref>{{cite web|title=Kishen Kanhaiya (1990)|url=http://www.bollywoodhungama.com/moviemicro/cast/id/546290|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ഇസദ് ദാർ'' | 1990 | മോഹിനി |{{Sort|Bapayya|}} | | style="text-align:center;"|<ref>{{cite web|title=Izzatdar (1990)|url=http://www.bollywoodhungama.com/moviemicro/cast/id/534941|accessdate=23 May 2015|publisher=Bollywood Hungama}}</ref> |- !scope="row"| ''ദിൽ'' | 1990 | {{Sort|Mehra|മധു മെഹ്റ}} |{{Sort|Kumar|[[ഇന്ദ്ര കുമാർ]]}} | ഫിലിം ഫെയർ അവാർഡ് | style="text-align:center;"|<ref name="awards"/><br /><ref>{{cite book|last=Virdi|first=Jyotika|title=The Cinematic ImagiNation &#91;sic&#93;: Indian Popular Films as Social History|url=http://books.google.com/books?id=u8PKObcYMDIC&pg=PA185|year=2003|publisher=Rutgers University Press|isbn=978-0-8135-3191-5|page=185}}</ref> |- !scope="row"| ''ദീവാനാ മുച്ഛ് സാ നഹി'' | 1990 | അനിത |{{Sort|Rao|വൈ. നാഗേശ്വർ റാവു}} | | style="text-align:center;"|<ref>{{cite web|title=Deewana Mujh Sa Nahin (1990)|url=http://www.bollywoodhungama.com/moviemicro/cast/id/534152|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ജീവൻ ഏക് സംഘർഷ്'' | 1990 | {{Sort|Sen|മധു സെൻ}} |{{Sort|Rawail|[[രാഹുൽ റാവാലി]]}} | | style="text-align:center;"|<ref>{{cite web|title=Jeevan Ek Sangharsh (1990)|url=http://www.bollywoodhungama.com/moviemicro/cast/id/534858|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''സൈലാബ്'' | 1990 | {{Sort|Malhotra|ഡോ. സുഷമ മൽഹോത്ര}} |{{Sort|Vij|[[ദീപക് വിൽരാജ് വിജ്]]}} | | style="text-align:center;"|<ref>{{cite web|title=Sailaab (1990)|url=http://www.bollywoodhungama.com/moviemicro/cast/id/508580|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ജമൈ രാജാ'' | 1990 | രേഖ |{{Sort|Reddy|[[എ. കൊണ്ടരാമി റെഡി]]}} | | style="text-align:center;"|<ref>{{cite web|title=Jamai Raja (1990)|url=http://www.bollywoodhungama.com/moviemicro/cast/id/55916|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''താനേദാർ'' | 1990 | ചന്ദ |{{Sort|Sippy|[[രാജ് എൻ സിപ്പി]]}} | | style="text-align:center;"|<ref>{{cite web|title=Thanedaar (1990)|url=http://www.bollywoodhungama.com/moviemicro/cast/id/55891|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''പ്യാർ കാ ദേവത'' | 1991 | ദേവി |{{Sort|Bapayya|}} | | style="text-align:center;"|<ref>{{cite web|title=Pyar Ka Devta (1991)|url=http://www.bollywoodhungama.com/moviemicro/cast/id/507315|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''100 ഡെയ്സ്'' | 1991 | ദേവി |{{Sort|Ghosh|}} | | style="text-align:center;"|<ref>{{cite web|title=100 Days&nbsp;— Hundred Days (1991)|url=http://www.bollywoodhungama.com/moviemicro/cast/id/533265|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''പ്രതികാർ'' | 1991 | മധു |{{Sort|Rao|}} | | style="text-align:center;"|<ref>{{cite web|title=Pratikaar (1991)|url=http://www.bollywoodhungama.com/moviemicro/cast/id/508412|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''സാജൻ'' | 1991 |പൂജ |{{Sort|D'Souza|[[ലോറൻസ് ഡിസൂസ]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite news|last1 = Bhattacharya|first1 = Roshmila|title = Saajan songs that drove the country crazy|url = http://timesofindia.indiatimes.com/entertainment/hindi/music/news/Saajan-songs-are-still-evergreen-Nadeem-Shravan-Madhuri-Dixit-Salman-Khan-Sanjay-Dutt/articleshow/35049302.cms?|accessdate = 23 May 2015|work = The Times of India|date = 13 May 2014}}</ref> |- !scope="row"| ''പ്രഹാർ'' | 1991 | ഷേർലി |{{Sort|Patekar|[[നാനാ പടേക്കർ]]}} | | style="text-align:center;"|<ref>{{cite web|title=Prahaar (1991)|url=http://www.bollywoodhungama.com/moviemicro/cast/id/504334/Prahaar|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ബേട്ടാ'' | 1992 | സരസ്വതി |{{Sort|Kumar|[[ഇന്ദ്ര കുമാർ]]}} | ഫിലിം ഫെയർ അവാർഡ് | style="text-align:center;"|<ref name="awards"/><br /><ref>{{cite web|title=Beta (1992)|url=http://www.bollywoodhungama.com/moviemicro/cast/id/55933|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''സിന്ദഗി ഏക് ജുവ'' | 1992 | ജുഹി |{{Sort|Mehra|[[പ്രകാശ് മെഹ്റ]]}} | | style="text-align:center;"|<ref>{{cite web|title=Zindagi Ek Juaa (1992)|url=http://www.bollywoodhungama.com/moviemicro/cast/id/508508|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''പ്രേം ദീവാനേ'' | 1992 | {{Sort|Mehra|ശിവാംഗി മെഹ്റ}} |{{Sort|Pilgaonkar|}} | | style="text-align:center;"|<ref>{{cite web|title=Prem Deewane (1992)|url=http://www.bollywoodhungama.com/moviemicro/cast/id/504350|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''ഖേൽ'' | 1992 | സീമ |{{Sort|Roshan|[[രാകേഷ് റോഷൻ]]}} | | style="text-align:center;"|<ref>{{cite web|title=Khel (1992)|url=http://www.bollywoodhungama.com/moviemicro/cast/id/538529|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''സംഗീത്'' | 1992 | സംഗീത |{{Sort|Vishwanath|[[കെ. വിശ്വനാഥ്]]}} | | style="text-align:center;"|<ref>{{cite web|title=Sangeet (1992)|url=http://www.bollywoodhungama.com/moviemicro/cast/id/54581|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ധാരാവി'' | 1993 | ഡ്രീം ഗേൾ |{{Sort|Mishra|[[സുധീർ മിശ്ര]]}} | | style="text-align:center;"|<ref>{{cite web|title=Dharavi (1993)|url=http://www.bollywoodhungama.com/moviemicro/cast/id/504910|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''സാഹിബാൻ'' | 1993 | സാഹിബാൻ |{{Sort|Talwar|[[രമേശ് തൽവാർ]]}} | | style="text-align:center;"|<ref>{{cite web|title=Shaibaan (1993)|url=http://www.bollywoodhungama.com/moviemicro/cast/id/55927|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ഖൽനായക്'' | 1993 | {{Sort|Devi|ഗംഗോത്രി ദേവി}} |{{Sort|Ghai|[[സുഭാഷ് ഗായി]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite web|title=Khalnayak (1993)|url=http://www.bollywoodhungama.com/moviemicro/cast/id/201932|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ഫൂൽ'' | 1993 | ഗുഡ്ഡി |{{Sort|Rao|}} | | style="text-align:center;"|<ref>{{cite web|title=Phool (1993)|url=http://www.bollywoodhungama.com/moviemicro/cast/id/540180|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ദിൽ തേരാ ആഷിഖ്'' | 1993 | {{Sort|Devi|സാവിത്രി ദേവി}} |{{Sort|D'Souza|[[ലോറൻസ് ഡിസൂസ]]}} | | style="text-align:center;"|<ref>{{cite web|title=Dil Tera Ashiq (1993)|url=http://www.bollywoodhungama.com/moviemicro/cast/id/534238|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ആസൂ ബൻ ആൻഗരെ'' | 1993 | ഉഷ |{{Sort|Kumar|[[മെഹുൽ കുമാർ]]}} | | style="text-align:center;"|<ref>{{cite web|title=Aansoo Bane Angaarey (1993)|url=http://www.bollywoodhungama.com/moviemicro/cast/id/502927|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''അൻജാം'' | 1994 | {{Sort|Chopra|ശിവാനി ചോപ്ര}} |{{Sort|Rawail|രാഹുൽ റാവൈൽ}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite web|title=Anjaam (1994)|url=http://www.bollywoodhungama.com/moviemicro/cast/id/538810|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''ഹം ആപ്കെ ഹേ കോൻ..!'' | 1994 | {{Sort|Choudhury|നിഷ ചൗധരി}} |{{Sort|Barjatya|[[സൂരജ് ബാർജാത്യ]]}} | ഫിലിം ഫെയർ അവാർഡ് | style="text-align:center;"|<ref name="awards"/><br /><ref name="Dwyer2005">{{cite book|last=Dwyer|first=Rachel |title=100 Bollywood Films|url=http://books.google.com/books?id=4EBNAQAAIAAJ|year=2005|publisher=Lotus Collection, Roli Books|isbn=978-81-7436-433-3|page=113}}</ref> |- !scope="row"| ''രാജാ'' | 1995 | {{Sort|Garhwal|മധു ഗർവാൾ}} |{{Sort|Kumar|[[ഇന്ദ്ര കുമാർ]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite web|title=Raja (1995)|url=http://www.bollywoodhungama.com/moviemicro/cast/id/64890|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''യാരാന'' | 1995 | ലളിത |{{Sort|Dhawan|[[ഡേവിഡ് ധവാൻ]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite web|title=Yaraana (1995)|url=http://www.bollywoodhungama.com/moviemicro/cast/id/538464|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''പാപ്പി ദേവത'' | 1995 | രേഷ്മ |{{Sort|Malhotra|ഹരേഷ് മൽഹോത്ര}} | | style="text-align:center;"|<ref>{{cite web|title=Paapi Devta (1995)|url=http://www.bollywoodhungama.com/moviemicro/cast/id/508197|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''പ്രേം ഗ്രന്ഥ്'' | 1996 | കജിരി |{{Sort|Kapoor|[[രാജീവ് കപൂർ]]}} | | style="text-align:center;"|<ref>{{cite web|title=Prem Granth (1996)|url=http://www.bollywoodhungama.com/moviemicro/cast/id/504351|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''രാജ്കുമാർ'' | 1996 | {{Sort|Vishaka|രാജ്കുമാരി വിശാഖ}} |{{Sort|Parashar|}} | | style="text-align:center;"|<ref>{{cite web|title=Rajkumar (1996)|url=http://www.bollywoodhungama.com/moviemicro/cast/id/540302|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''കോയ് ല'' | 1997 | ഗൗരി |{{Sort|Roshan|[[രാകേഷ് റോഷൻ]]}} | | style="text-align:center;"|<ref>{{cite web|title=Koyla (1997)|url=http://www.bollywoodhungama.com/moviemicro/cast/id/201936|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''മാഹന്ത'' | 1997 | ജെന്നി |{{Sort|Khan|അഫ്സൽ ഖാൻ}} | | style="text-align:center;"|<ref>{{cite web|title=Mahaanta (1997)|url=http://www.bollywoodhungama.com/moviemicro/cast/id/507939|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''മൃത്യുദന്ദ്'' | 1997 | ഫൂൽവ |{{Sort|Jha|[[പ്രകാശ് ഷാ]]}} | | style="text-align:center;"|<ref>{{cite web|title=Mirtyudand (1997)|url=http://www.bollywoodhungama.com/moviemicro/cast/id/508063|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''മൊഹബത്ത്'' | 1997 | {{Sort|Sharma|ശ്വേത ശർമ}} |{{Sort|Nath|[[റീമാ രാകേഷ് നാഥ്]]}} | | style="text-align:center;"|<ref>{{cite web|title=Mohabbat (1997)|url=http://www.bollywoodhungama.com/moviemicro/cast/id/539962|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''ദിൽ തോ പാഗൽ ഹേ'' | 1997 | Pooja |{{Sort|Chopra|[[യാഷ് ചോപ്ര]]}} | ഫിലിം ഫെയർ അവാർഡ് | style="text-align:center;"|<ref>{{cite news|last1=Chawla|first1=Nimreta|title="It's my duty to present women beautifully...," that's what the late Yash Chopra said when asked about his heroines|url=http://indiatoday.intoday.in/story/yash-chopra-and-his-heroines/1/225988.html|accessdate=23 May 2015|work=India Today|date=24 October 2012}}</ref><br /><ref>{{cite web|title=Madhuri turns 45 today|url=http://www.indiatvnews.com/photos/madhuri-turns-45-today-557.557.html#/0|accessdate=23 May 2015|publisher=[[India TV]]|archive-date=2015-05-28|archive-url=https://web.archive.org/web/20150528200151/http://www.indiatvnews.com/photos/madhuri-turns-45-today-557.557.html#/0|url-status=dead}}</ref> |- !scope="row"| ''[[ബഡേ മിയാൻ ചോട്ടേ മിയാൻ]]'' | 1998 | മാധുരി ദിക്ഷിത് |{{Sort|Dhawan|[[ഡേവിഡ് ധവാൻ]]}} | സ്പെഷ്യൽ അപ്പിയറൻസ് | style="text-align:center;"|<ref>{{cite web|title=Bade Miyan Chhote Miyan (1998)|url=http://www.bollywoodhungama.com/moviemicro/cast/id/201666|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"|''[[വാജൂധ്]]'' | 1998 | {{Sort|Choudhury|അപൂർവ ചൗധരി}} |{{Sort|Kithania|എൻ. കിതാനിയ}} | | style="text-align:center;"|<ref>{{cite web|title=Wajood (1998)|url=http://www.bollywoodhungama.com/moviemicro/cast/id/508662|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''[[ആർസു]]'' | 1999 | പൂജ |{{Sort|D'Souza|[[ലോറൻസ് ഡിസൂസ]]}} | | style="text-align:center;"|<ref>{{cite web|title=Aarzoo (1999)|url=http://www.bollywoodhungama.com/moviemicro/cast/id/200444|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''[[പുകാർ (2000 film)|പുകാർ]]'' | 2000 | അഞ്ജലി |{{Sort|Santoshi|[[രാജ് കുമാർ സന്തോഷി]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite web|title=Pukar (2000)|url=http://www.bollywoodhungama.com/moviemicro/cast/id/540228|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''[[ഗജ ഗാമിനി]]'' | 2000 | {{Sort|Gamini|ഗജ ഗാമിനി} |{{Sort|Husain|[[എം. എഫ്. ഹുസൈൻ]]}} | | style="text-align:center;"|<ref>{{cite web|title=Gaja Gamini (2000)|url=http://www.bollywoodhungama.com/moviemicro/cast/id/534450|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''[[യേ രാസ്തേ ഹേ പ്യാർ കേ]]'' | 2001 | നേഹ |{{Sort|Shivdasani|ദീപക് ശിവദാസ്നി}} | | style="text-align:center;"|<ref>{{cite web|title=Yeh Raaste Hai Pyaar Ke (2001)|url=http://www.bollywoodhungama.com/moviemicro/cast/id/538458|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''[[ലജ്ജ (2001 film)|ലജ്ജ]]'' | 2001 | ജാനകി |{{Sort|Santoshi|[[രാജ് കുമാർ സന്തോഷി]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite web|last1=Bora|first1=Anita|title=Not just a slick chick flick|url=http://www.rediff.com/movies/2001/aug/31lajja.htm|publisher=Rediff|accessdate=23 May 2015|date=31 August 2001}}</ref> |- !scope="row"| ''[[ഹം തുമാരേ ഹേ സനം]]'' | 2002 | രാധ |{{Sort|Adhiyaman|[[കെ. എസ്. അധിയമാൻ]]}} | | style="text-align:center;"|<ref>{{cite web|title=Hum Tumhare Hain Sanam (2002)|url=http://www.bollywoodhungama.com/moviemicro/cast/id/55962|publisher=Bollywood Hungama|accessdate=23 May 2015}}</ref> |- !scope="row"| ''[[ദേവദാസ് (2002 Hindi film)|ദേവദാസ്]]'' | 2002 | [[ചന്ദ്രമുഖി (character)|ചന്ദ്രമുഖി]] |{{Sort|Bhansali|[[സഞ്ജയ് ലീല ബൻസാലി]]}} | ഫിലിം ഫെയർ അവാർഡ് | style="text-align:center;"|<ref name="acclaim"/><br /><ref>{{cite news|last1=James|first1=Anu|title=Shruti Haasan Records 'Gabbar Is Back' Song in an Hour; Priyanka Chopra, Alia Bhatt, Shraddha Kapoor and Other Actresses-Turned-Singers [VIDEOS]|url=http://www.ibtimes.co.in/shruti-haasan-records-gabbar-back-song-hour-priyanka-chopra-ali-bhatt-shraddha-kapoor-626351|accessdate=28 May 2015|work=[[International Business Times]]|date=16 March 2015}}</ref> |- !scope="row"| ''[[ആജാ നാച് ലേ]]'' | 2007 | ദിയ |{{Sort|Mehta|[[അനിൽ മേഹ്ത്ത]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref name="awards"/><br /><ref>{{cite news|last1 = Mohamed|first1 = Khalid|title = Review: Aaja Nachle|url = http://www.hindustantimes.com/movie-reviews/review-aajanachle/story-YT5AjQBKfFkg0fJ2tnbRWO.html|accessdate = 23 May 2015|work = Hindustan Times|date = 1 December 2007}}</ref><br /><ref>{{cite news|title=Melody and romance|url=http://www.tribuneindia.com/2007/20071117/saturday/audio.htm|accessdate=28 May 2015|work=[[The Tribune (Chandigarh)|The Tribune]]|date=17 November 2007}}</ref> |- !scope="row"| ''[[ബോബെ ടാക്കീസ് (film)|ബോബെ ടാക്കീസ്]]'' | 2013 | ഹെർസെൽഫ് |Multiple{{efn|''[[Bombay Talkies (film)|Bombay Talkies]]'' consisted of four short films, directed by [[Anurag Kashyap]], [[Dibakar Banerjee]], [[Zoya Akhtar]] and [[Karan Johar]].<ref>{{cite news|title=Bollywood Directors Join Hands to Pay Homage to Indian Cinema|url=http://timesofindia.indiatimes.com/entertainment/bollywood/news-interviews/Bollywood-directors-join-hands-to-pay-homage-to-Indian-cinema/articleshow/13020569.cms?referral=PM|work=The Times of India|date=7 May 2012|accessdate=28 January 2012}}</ref>}} | Special appearance in song "[[Apna Bombay Talkies]]" | style="text-align:center;"|<ref>{{cite news |last=Shome-Ray|first=Aditi| url=http://www.dnaindia.com/entertainment/report-aamir-khan-shah-rukh-khan-and-madhuri-dixit-come-together-for-special-song-in-bombay-talkies-1827229| title=Aamir Khan, Shah Rukh Khan and Madhuri Dixit come together for special song in 'Bombay Talkies'| date=26 April 2013|accessdate=4 April 2014 | newspaper=[[Daily News and Analysis]]}}</ref> |- !scope="row"| ''[[യേ ജവാനി ഹേ ദിവാനി]]'' | 2013 | മോഹിനി |{{Sort|Mukerji|[[അയൻ മുഖർജി]]}} | സ്പെഷ്യൽ അപ്പിയറൻസ് | style="text-align:center;"|<ref>{{cite news|title=Madhuri Dixit turns 46, and "Yeh Jawaani Hai Diwani" celebrates with Ghagra|url=http://www.firstpost.com/bollywood/madhuri-dixit-turns-46-and-yeh-jawaani-hai-diwani-celebrates-with-ghagra-784273.html|work=[[Firstpost]]|date=15 May 2013|accessdate=23 May 2015}}</ref> |- !scope="row"| ''[[ഡെഡ് ഇഷ്ഖിയ]]'' | 2014 | |{{Sort|Chaubey|[[Abhishek Chaubey]]}} | ഫിലിം ഫെയർ നോമിനേഷൻ | style="text-align:center;"|<ref>{{cite news|last1=Chute|first1=David|title=Film Review: ‘Dedh Ishqiya’|url=http://variety.com/2014/film/reviews/film-review-dedh-ishqiya-1201055750/|accessdate=23 May 2015|work=[[Variety (magazine)|Variety]]|date=14 January 2014}}</ref><br /><ref>{{cite news|title=60th Britannia Filmfare Awards 2014: Complete nomination list|url=http://timesofindia.indiatimes.com/entertainment/hindi/bollywood/news/60th-Britannia-Filmfare-Awards-2014-Complete-nomination-list/articleshow/45949466.cms|work=The Times of India|date=20 January 2015|accessdate=20 January 2015}}</ref> |- !scope="row"| ''[[ഗുലാബ് ഗാംങ്]]'' | 2014 | രാജ്ജോ |{{Sort|Sen|[[സൗമിക് സെൻ]]}} || "|<ref>{{cite news|last1=Gupta|first1=Shubhra|title=Film review: ‘Gulab Gang’ is actually the old-style good vs evil story|url=http://indianexpress.com/article/entertainment/movie-review/film-review-gulab-gang-is-actually-the-old-style-good-vs-evil-story/|accessdate=23 May 2015|work=[[The Indian Express]]|date=8 March 2014}}</ref><br /><ref>{{cite web|title=Madhuri Dixit sings special song with her mom for 'Gulaab Gang'|url=http://www.emirates247.com/entertainment/films-music/madhuri-dixit-sings-special-song-with-her-mom-for-gulaab-gang-2014-02-09-1.537668|publisher=Emirates 24/7|accessdate=28 May 2015|date=9 February 2014|archive-date=2015-05-28|archive-url=https://web.archive.org/web/20150528115428/http://www.emirates247.com/entertainment/films-music/madhuri-dixit-sings-special-song-with-her-mom-for-gulaab-gang-2014-02-09-1.537668|url-status=dead}}</ref> |} == അവലംബം == {{Reflist}} == പുറത്തേക്കുള്ള കണ്ണികൾ == * {{imdb name|id=0002043}} {{s-start}} |- ! colspan="3" style="background: #DAA520;" | [[Filmfare Awards]] |- {{s-bef|before=[[ശ്രീദേവി]] <br /> for ''[[ചാൽബാസ്]]''}} {{s-ttl|title=[[Filmfare Best Actress Award|മികച്ച ഫിലിംഫെയർ നടി]] <br /> for ''[[ദിൽ]]'' |years=1991}} {{s-aft|after=[[ശ്രീദേവി]] <br /> for ''[[ലംഹേ]] }} |- |- {{s-bef|before=[[ശ്രീദേവി]] <br /> for ''[[ലംഹേ]]''}} {{s-ttl|title=[[മികച്ച ഫിലിംഫെയർ നടി]] <br /> for ''[[ബേട്ട]]'' |years=1993}} {{s-aft|after=[[ജുഹി ചാവ്‌ല]] <br /> for ''[[ഹംഹെ രാഹി പ്യാർ കെ]]'' }} |- |- {{s-bef|before=[[ജുഹി ചാവ്‌ല]] <br /> for ''[[ഹം ഹെ രാഹി പ്യാർ കേ]]''}} {{s-ttl|title=[[ഫിലിംഫെയർ - മികച്ച നടി]] <br /> for ''[[ഹം ആപ്ക്കെ ഹേ കോൺ]]'' |years=1995}} {{s-aft|after=[[കാജോൾ]] <br /> for ''[[ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായേംഗേ]]'' }} |- |- {{s-bef|before=[[കരിഷ്മ കപൂർ]] <br /> for ''[[രാജ ഹിന്ദുസ്ഥാനി]]''}} {{s-ttl|title=[[ഫിലിംഫെയർ - മികച്ച നടി]] <br /> for ''[[ദിൽ തോ പാഗൽ ഹേ]]'' |years=1998}} {{s-aft|after=[[കാജോൾ]] <br /> for ''[[കുച്ച് കുച്ച് ഹോത ഹേ]]''}} |- |- {{s-bef|before=[[ജയ ബച്ചൻ]] <br /> for ''[[കബി ഖുശി കബി ഖം]] ''}} {{s-ttl|title=[[Filmfare Best Supporting Actress Award|ഫിലിംഫെയർ മികച്ച സഹനടി]] <br /> for ''[[ദേവ ദാസ്]]''|years=2003}} {{s-aft|after=[[ജയ ബച്ചൻ]] <br /> for ''[[കൽ ഹോ ന ഹോ]]''}} |- <references/> {{end}} {{FilmfareBestActressAward}} {{FilmfareBestSupportingActressAward}} ==കുറിപ്പുകൾ== {{notelist}} [[വർഗ്ഗം:1967-ൽ ജനിച്ചവർ]] [[വർഗ്ഗം:മേയ് 15-ന് ജനിച്ചവർ]] [[വർഗ്ഗം:ഹിന്ദി ചലച്ചിത്രനടിമാർ]] [[വർഗ്ഗം:ഉർദുചലച്ചിത്രനടിമാർ]] [[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ]] [[വർഗ്ഗം:മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]] [[വർഗ്ഗം:മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ]] [[വർഗ്ഗം:മറാഠികൾ]] d572lt3u5jqh8lzbhed020pt69gcd2j ഒടിയൻ 0 64521 4634139 4630868 2026-06-28T18:03:24Z Lakbros 157963 /* */ 4634139 wikitext text/x-wiki '''ഒടിയൻ''' എന്ന പദം പണ്ട്കാലത്ത് [[കേരളം|കേരളത്തിലെ]] മലപ്പുറം, തൃശൂർ, പാലക്കാട് നാട്ടിൻപുറങ്ങളിൽ [[ഒടിവിദ്യ]] ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. [[കേരളം|കേരളത്തിൽ]] നിലനിന്നിരുന്ന ഒരു [[ഐതിഹ്യം|ഐതിഹ്യ]] കഥാപാത്രമാണ് ഒടിയൻ. രാത്രിയുടെ മറവിൽ പതിയിരിക്കുന്ന പാതി മനുഷ്യൻ, പാതി മൃഗം എന്നതു പോലെയാണ് ഒടിയൻ പ്രത്യക്ഷപ്പെടുന്നത് എന്ന് പറയപ്പെടുന്നു. ചില പ്രത്യേക പച്ചമരുന്നുകൾ ശരീരത്തിൻറെ പ്രത്യേക ഭാഗങ്ങളിൽ പുരട്ടി മന്ത്രമുച്ചരിക്കുന്നതനുസരിച്ച് ഒടിയൻ [[കാള]], [[പോത്ത്]], [[നരി|നരി,]] മാൻ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രൂപം ഏതാണോ അതിലേയ്ക്കു സന്നിവേശിക്കുന്നതായി പറയപ്പെടുന്നു.<ref>{{Cite web|url=https://valluvanadtimes.com/2009/12/25/odiyan/|title=ODIYAN|access-date=|last=|first=|date=|website=|publisher=}}</ref> വിവസ്ത്രനായി ശുദ്ധിയോടെ ചെയ്യുമ്പോഴാണ് ഈ പ്രവർത്തിക്കു പൂർ‌ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു. [[പാണൻ]], [[പറയർ|പറയൻ]] സമുദായങ്ങളിൽപ്പെട്ടവരായിരുന്നുവത്രേ ഒടിയൻമാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളും തെളിവുകളും ഇതിനിന്നില്ലെങ്കിലും, ഒരുകാലത്ത് [[നാടോടിക്കഥകൾ|നടോടിക്കഥകളുടെയും]], [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങളുടെയും]] അവിഭാജ്യ ഘടകമായിരുന്നു ഒടിയൻ. നിലാവുള്ള രാത്രികളിൽ ഇവർ രൂപം മാറി [[പോത്ത്|പോത്തായോ]] കല്ലായോ നരിയായോ കാളകളായോ ഒക്കെ നടക്കുമെന്നും, അപ്പോൾ ഇവരെ കണ്ടുമുട്ടുന്നവർ ഭയപ്പെട്ട് രോഗാതുരരായി മാറുമെന്നും കഥകൾ പ്രചരിച്ചിരുന്നു. ഒടിവിദ്യ എന്ന മിത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്നു. ഇത് പ്രയോഗിക്കുന്ന ആൾ ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുകയാണ് ചെയ്തിരുന്നത്. == ആമുഖം == പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ഇരുളിൻറെ മറവിൽ ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ അപായപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നവരാണ് ഒടിയന്മാർ. ഒടിവിദ്യ സ്വായത്തമാക്കിയ ഏതു സമുദായത്തിൽപ്പെട്ടവർ‌ക്കും ഇതു ചെയ്യാൻ സാധിക്കുമെങ്കിലും സർവ്വസാധാരണയായി [[പാണൻ]], [[പറയർ|പറയ]] സമുദായങ്ങളിൽപ്പെട്ടവരാണ് ഈ സേവനം അനുഷ്ടിക്കാറുണ്ടായിരുന്നത്. ഒടിയൻറെ അസ്തിത്വത്തിന് ഉപോദ്ബലകമായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. [[നാടോടിക്കഥകൾ|നാടോടിക്കഥകളും]] [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങ]]ളും രൂഢമൂലമായിരുന്ന പഴയ കാലഘട്ടത്തിലെ [[വാമൊഴി]]കളിലൂടെയുമാണ് ഒടിയൻറ കഥ പ്രചുര പ്രചാരം നേടിയത്. [[മറുത]], [[മാടൻ]], [[യക്ഷി]] എന്നിവരൊക്കെ മനുഷ്യമനസ്സിൽ ഭീതി സൃഷ്ടിച്ചിരുന്ന അതേ കാലഘട്ടത്തിലാണ് മനുഷ്യ കുലത്തിൽ നിന്നൊരു ഭീകരൻ ജനമനസുകളിൽ ഭയത്തിൻറെ തരംഗങ്ങൾ സൃഷ്ടിക്കുന്നത്. മാടൻ , [[മറുത]] , [[കുട്ടിച്ചാത്തൻ]], [[പിശാച്]] എന്നിവയൊക്കെ പോലെ ദുര്മന്ത്രവാദത്തിന്റെ ഒരു വേറിട്ട മുഖമാണ് ഒടിയനെന്നു നിസ്സംശയം പറയാവുന്നതാണ്. ഒടിയൻമാർ പ്രയോഗിക്കുന്ന അതിശക്തമായ മാന്ത്രികവിദ്യ ശരിയായി ഫലിക്കണമെങ്കിൽ എതിരാളി ജനിച്ച വർഷം, ദിവസം , ജൻമനക്ഷത്രം തുടങ്ങിയ കാര്യങ്ങൾ ഒടിവിദ്യ ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കമെന്നാണ്. ഇക്കാര്യങ്ങൾ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഒരു [[ചുള്ളിക്കമ്പ്]] ഒടിച്ചാൽ എതിരാളിയുടെ നട്ടെല്ലു തകർന്ന് അയാൾ മരിക്കുമെന്നാണ് ഒടിവിദ്യയുടെ ഒരു പ്രത്യേകതയായി പറയപ്പെടുന്നത്. ഒടിയന്മാർക്ക് ആക്രമിക്കാനോ കൊല്ലാനോ സാധിക്കാത്ത തരത്തിലുള്ള പ്രബലരായ അല്ലെങ്കിൽ മെയ്‍വഴക്കമുള്ള [[കളരി]] അഭ്യസികളായ ശത്രുക്കളെ കൈകാര്യം ചെയ്യുവാൻ നിയോഗിക്കപ്പെട്ടിരുന്ന അതിവിദഗ്ദ്ധനായ ഒടിയനെ “വെള്ളൊടികൾ” എന്നാണ് വിളിച്ചിരുന്നത്. ഇവർ നടത്തുന്ന ഒടി വിദ്യയിൽനിന്ന് ഇരകൾക്ക് കളരി ചികിത്സകളിലൂടെയോ മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള അനതിവിദൂരമായ സാധ്യതപോലും ഉണ്ടായിരുന്നില്ല. സുഗന്ധം ചേർത്ത മയക്ക് മരുന്ന് മണപ്പിച്ച് മയക്കിയ ശേഷം കഴുത്തൊടിച്ചു കൊലപ്പെടുത്തിയിരുന്ന ഒരു രീതിയുമുണ്ടായിരുന്നു. കൊലപ്പെടുത്തേണ്ട ആളെ നിരന്തരം നിരീക്ഷിച്ച് സ്ഥിരമായി പോകുന്ന വഴിയിൽവച്ച് ഈ മയക്ക് മരുന്ന് മണപ്പിക്കുകയും പിന്നെ വലിച്ച് കൊണ്ട് പോയി മരച്ചില്ലകളുടെയോ വേരുകളുടേയോ ഇടയിൽ തല കയറ്റി വെച്ച് ശരീരം തിരിച്ച് കഴുത്ത് ഒടിക്കുന്നതുമാണ് ഒടിയൻറെ ഒരു രീതി. ഏകദേശം 40, 50 വർഷങ്ങൾക്കുമുമ്പുവരെയാണ് എതിരാളികളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്തിരുന്ന ആ കറുത്ത കാലം നിലവിലുണ്ടായിരുന്നതെന്നു പറയാം. ഇത് മാന്ത്രികതയാലും അനുഷ്ഠാനങ്ങളാലും പ്രാപ്യമായ നിലയിലുള്ളതും ഒറ്റപ്പെട്ട കൊലപാതകങ്ങൾ നടത്തുകയും നടത്തുക എന്ന ലക്ഷ്യം മുൻനിറുത്തിയുമുള്ളതുമായിരുന്നു. ഒടി മറിയുക എന്നാൽ വേഷപ്രശ്ചന്നനാകുക എന്നാണ് അർത്ഥമാക്കുന്നത്. [[അമാവാസി|അമാവാസികളിൽ]] ഇവർ [[കാള|കാളകൾ]], [[പോത്ത്|പോത്തുകൾ]] തുടങ്ങിയ മൃഗങ്ങളായി രൂപമാറ്റം നടത്തുമെന്നും ആ സമയത്ത് ഇവരെ കണ്ടുമുട്ടുന്നവർപോലും ഭയപ്പെടുകയും രോഗഗ്രസ്തരാവുകയും ചെയ്യാറുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഒടിയൻ എന്ന പേര് വന്നത് എന്നും അനുമാനിക്കപ്പെടുന്നു. ഒടിയൻമാരുടെ ശല്ല്യം ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നത് [[പാലക്കാട് ജില്ല|പാലക്കാട്]], [[തൃശ്ശൂർ|തൃശൂർ]], [[മലപ്പുറം]] ജില്ലകളിലായിരുന്നു. മലപ്പുറം ജില്ലയിലെ [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ]], [[വിളയൂർ ഗ്രാമപഞ്ചായത്ത്|വിളയൂർ]] ഭാഗങ്ങൾ ഇവയിൽ എടുത്തു പറയേണ്ടതാണ്. ഒടിയൻറെ ശല്യത്താൽ പൊറുതിമുട്ടിയ സ്ഥലമായിരുന്നു [[പേരടിയൂർ]] എന്ന ഗ്രാമം. [[വള്ളുവനാട്|വള്ളുവനാട്ടിൽ]] അക്കാലത്ത് കളരി അഭ്യാസികളായ ആളുകൾക്കിടയിലെ അതിശക്തിശാലികളും കൺകെട്ട് വിദ്യക്കാരുമായ ചിലർ ഒടിവിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുമായിരുന്നു. വടക്കൻ കേരളത്തിൽ മാത്രമല്ല, ആന്ധ്രയിലും ഒരുകാലത്ത് ഒടിവിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. രൂപമാറ്റത്തെക്കുറിച്ചും പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഒടിമറിയുന്നവർക്ക് രൂപഭേദം സംഭവിക്കുന്നതല്ല, വെറുമൊര മാസ്മരികവിദ്യയിലൂടെ, കാഴ്ചക്കാർക്ക് മുന്നിൽ ഭീകരമായ ഒരു ജീവിയുടെ പ്രതീതി സൃഷ്ടിക്കപ്പെടുന്നതാണെന്നും വിശ്വസിക്കപ്പെടുന്നു. == ഒടിയന്റെ ഉത്ഭവം == പഴങ്കഥകളിൽ ഒടിയന്റെ ഉത്ഭവം ഇങ്ങനെയാണ് വിവരിക്കപ്പെടുന്നത്. വളരെക്കാലങ്ങൾക്കുമുമ്പ്, [[ജന്മി|ജന്മിമാർ]] കീഴാളരിലെ സ്ത്രീജനങ്ങളേയും അവരുടെ കുടുംബത്തെയും വളരെയേറെ പീഡിപ്പിച്ചിരുന്നു. ഭയം നിമിത്തവും ഈ ജന്മിമാരെ എതിർക്കാനുള്ള കെൽപ്പില്ലായ്മായും കാരണം അവർ നേരിടുന്ന അപമാനങ്ങളും പീഡനങ്ങളും നിശ്ശബ്ദമായി സഹിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യങ്ങൾക്ക് ഒരു മാറ്റം വരുത്തുവാനുറച്ച ഒരു പാണൻ മണ്ണു കുഴച്ചു പാകപ്പെടുത്തി ഒരു ബിംബത്തെ ഉണ്ടാക്കുകയും ആ ബിംബത്തെ അവർണ്ണർക്ക് ആരാധിക്കാൻ പറ്റിയ രൂപത്തിലാക്കുന്നതിനായി അഗ്നിയിലിട്ട് കരിച്ചെടുക്കുകയും ചെയ്തു. ഈ രൂപം കരിങ്കുട്ടി എന്ന പേരിൽ വിളിക്കപ്പെട്ടു. പാണൻ ഈ ബിംബത്തെ ദിവസവും ഉപാസിക്കുവാൻ തുടങ്ങി. ഒരിക്കൽ കരിങ്കുട്ടിയെന്ന ഉപാസനാമൂർത്തി പാണനിൽ പ്രസാദിച്ച് അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശക്തി തരുവാൻ പാണൻ മൂർത്തിയോട് അപേക്ഷിച്ചു.  എന്നാൽ അങ്ങനെയുള്ള ഒരു വരം കൊടുക്കാൻ കരിങ്കുട്ടിക്കു കഴിഞ്ഞില്ല. പരിഹാരമെന്ന നിലയിൽ അത്തരം ഒരു ശക്തി ലഭിക്കാനുളള മരുന്ന് കരിങ്കുട്ടി  പാണനു പറഞ്ഞു കൊടുത്തു. തങ്ങളെ ദ്രോഹിക്കുന്നവനു മുന്നിൽ ആഗ്രഹിക്കുന്ന ജീവിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അവരെ നശീകരിക്കാനുള്ള മരുന്ന് ഉണ്ടാക്കാൻ കരിങ്കുട്ടി പറഞ്ഞുകൊടുത്ത വഴി അത്ര എളുപ്പമായിരുന്നില്ല. എത്ര പ്രയാസപ്പെട്ടും ആ മരുന്ന് ഉണ്ടാക്കിയെടുക്കാൻതന്നെ പാണൻ തീരുമാനിച്ചുറച്ചു. അതിന് കടിഞ്ഞൂൽ ഗർഭമുള്ള ഏതെങ്കിലും ഒരു അന്തർജനത്തെ കണ്ടു പിടിക്കേണ്ടതുണ്ടായിരുന്നു. നിരന്തരമായ അന്വേഷണത്തിൽ [[പാലക്കാട് ജില്ല|പാലക്കാടു]] നിന്ന് എത്തി താമസമാരംഭിച്ച ഒരു ബ്രാഹ്മണ കുടുംബത്തിലെ അന്തർജ്ജനത്തെക്കുറിച്ചു കേൾക്കാനിടയായി. തന്നെയുമല്ല അവർ ഗർഭിണിയുമാണ്. കണ്ടുപിടിക്കുക മാത്രമല്ല  അവർ വീടിനു പുറത്തിറങ്ങുന്ന സമയം നോക്കി അവരെ തന്റെ മാസ്മരിക വിദ്യയിലൂടെ മയക്കി മുളങ്കത്തി ഉപയോഗിച്ചു വയറു കീറി പ്രായം തികയാത്ത ഭ്രൂണം ജീവനോടെ പുറത്തെടുത്ത് അതുപയോഗിച്ചാണ് മരുന്നുണ്ടാക്കുയും വേണ്ടതുണ്ടായിരുന്നു. പാണൻ ഉദ്ദിഷ്ടകാര്യം തന്നാലാവും വിധം വേഗതയിൽ സാധിച്ചെടുക്കുകയും  സ്ത്രീയുടെ ശരീരം രായ്ക്കു രാമാനം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തുകയും ചെയ്തു.<ref>{{Cite web|url=https://www.manoramaonline.com/movies/movie-reviews/2018/12/14/odiyan-review-mohanlal-shrikumar-menon-harikrishnan-manju-warrier.html|title=ഒരു നാട്ടുകഥയുടെ നിഗൂഢ ഭംഗി: ഒടിയൻ റിവ്യു|access-date=|last=|first=|date=|website=|publisher=}}</ref> ഈ പ്രവൃത്തിയാൽ ഉണ്ടാക്കപ്പെട്ട മഷി ഒരു [[കുന്നി|കുന്നിക്കുരു]]<nowiki/>വോളമേയുണ്ടായിരുന്നുള്ളൂ. പാണൻ അതിൽനിന്ന് അൽപ്പം എടുത്തു ദേഹത്ത് തൊട്ട്, ഏകനായി ഇരുട്ടിൽ പോയി ഉപാസിക്കുകയും ഒടിയനായി നായ, പോത്ത്, കാള തുടങ്ങിയ തന്റെ ഇഷ്ടരൂപങ്ങൾ സ്വീകരിക്കുകയും ശത്രുക്കളെ കൈകാര്യം ചെയ്തുകൊണ്ടുമിരുന്നു. പാടത്ത് കൂടിയോ, ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ സാധാരയായി ഒടിയൻ ആക്രമിക്കാറുണ്ടായിരുന്നു. ഒടിയനു ചൂട് കൊണ്ടാൽപ്പിന്നെ യഥാർത്ഥ രൂപത്തിലേക്ക് തിരിച്ചു വരാതെ മാർഗ്ഗമില്ല എന്ന കേട്ടറിവിൽ അക്കാലത്ത് ആളുകൾ കൈയിൽ ചൂട്ടുകറ്റ പോലെ തൊട്ടാൽ പൊള്ളുന്ന എന്തെങ്കിലുമൊക്കെ കരുതാറുണ്ടായിരുന്നു.   കാലം മുന്നോട്ടു പോകവേ ഒടിന്മാർക്ക് ആരെയും എന്തും ചെയ്യാമെന്ന സ്ഥിതിയായി. ജന്മിമാരുടെ പ്രതാപ കാലം കഴിഞ്ഞ് ഈ പാണന്റെ കുടുംബത്തിൽപ്പെട്ട  ആർക്കോ ഈ തൈലം ലഭിക്കുകയും അതു പരീക്ഷിക്കാൻ തുടങ്ങിയതും മുതലാണ് നാട്ടുകാർക്ക്  നിരന്തരമായ 'ഒടിയ ശല്യം' അനുഭവപ്പെട്ടു തുടങ്ങിയതത്രേ. ഒറ്റയ്ക്ക് രാത്രിയിൽ സഞ്ചരിക്കുന്നവരെ കണ്ടാൽ മിന്നൽപ്പിണരിൻറെ വേഗതയിൽ ആക്രമണം നടത്തിവന്ന  ഒടിയൻമാർ‌ അക്കാലത്ത് നാടിൻറെ സമാധാനത്തെ ഇല്ലാതാക്കി കൊണ്ടിരുന്നു. ഗ്രാമത്തിലെ പൌരന്മാർ യോഗം ചേർന്ന് ഒടിയനെ നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതികൾ അക്കാലത്തു ചർച്ച ചെയ്തിരുന്നു. == ഒരുക്കം == നിശയുടെ മറവിൽ, അനുഷ്ഠാനപരമായ പ്രത്യേക പൂജകൾക്കു ശേഷം ഒടിയനാകുവാൻ തയ്യാറാക്കപ്പെട്ട ആൾ വിവസ്ത്രനായതിനു ശേഷം ഇരു ചെവികളിലും പിള്ള തൈലം അഥവാ പിണ്ണതൈലം എന്നറിയപ്പെടുന്ന മാന്ത്രിക മഷി പുരട്ടുന്നതോടെ അയാൾ [[കാള|കാളയായോ]] [[പോത്ത്|പോത്തായോ]] അവർ ആഗ്രഹിക്കുന്ന രീതിയിൽ രൂപം മാറ്റം നടത്തുകയോ അദൃശ്യനാകുകയോ ആണ് ചെയ്യുന്നത്. കൂടുതൽ കേട്ടറിവുകളിലും കാള, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളാണ് പൊതുവായി സ്വീകരിച്ചിരുന്നത്. ഈ ശക്തി സ്വായത്തമാക്കിയ ആൾ തനിക്കോ തന്നെ നിയോഗിച്ച ആൾക്കോ ശത്രുതയുള്ളവരെ നിരന്തരം നിരീക്ഷിക്കുകയും ഏതെങ്കിലും കുറ്റിക്കാട്ടിലോ വളവിലോ പൊന്തയിലോ ഒളിഞ്ഞിരിക്കുകയും ഇര സമീപത്തെത്തുമ്പോൾ നൊടിയിടയിൽ ഇവർ മറ്റുരൂപങ്ങളി‍ൽ പ്രത്യക്ഷപ്പെടുകയും ആക്രമിക്കുകയുമെന്നതാണ് പൊതുവായ രീതി. പെട്ടെന്നുള്ള ആക്രമണത്തിൽ അസ്തപ്രജ്ഞരാകുന്ന ഇരയുടെ മരണം ഉടനടിയോ  അല്ലെങ്കിൽ പേടിച്ചു പനിപിടിച്ചു ബോധം മറഞ്ഞോ സംഭവിക്കുന്നു. == ഒടി മരുന്ന് == ഒടി മറിയലിനുള്ള മാന്ത്രികമരുന്നായി കരുതപ്പെട്ടിരുന്ന പിള്ള തൈലം തയ്യാറാക്കുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു വിശ്വസിക്കപ്പെടുന്നു. ഇതെക്കുറിച്ചുള്ള വിവിധ രീതികളക്കുറിച്ച് പഴങ്കഥകളിൽ പറയുന്നു. ജന്മിമാരുടെ തറവാടുകളിലെ ആദ്യ ഗർഭിണികളായ സ്ത്രീകളുമായി  ഒടിയ കുടികളിലെ സ്ത്രീകൾ  സമ്പർക്കം സ്ഥാപിക്കുകയും അങ്ങനെ സമ്പർക്കം സ്ഥാപിക്കുന്ന ഒടിയ കുടികളിലെ സ്ത്രീകൾ, ജന്മി തറവാട്കളിലെ സ്ത്രീകളുടെ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ പഴങ്കഥകളിലുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുക്കുക എന്ന നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി ചില പഴങ്കഥകളിലും കാണാം. ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറു കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയുടെ പുറകിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നതെന്നും പഴങ്കഥകളിൽ പറയപ്പെടുന്നു. ചില സംഭവങ്ങളിൽ ആദ്യ ഗർഭം ധരിച്ച സ്തീകളെ ഒടിയൻ നേരത്തേ തന്നെ ഉന്നം വയ്ക്കുകയും ദുര്മന്ത്രവാദത്തിലൂടെ ഇവർ ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ വിജനമായ പ്രദേശങ്ങളിലേയ്ക്കു ആനയിക്കുകയും കയ്യിൽ കരുതിയിരിക്കുന്ന [[മുള]] കൊണ്ട് ഉണ്ടാക്കിയ [[പിശാങ്കത്തി]]<nowiki/>കൊണ്ട് സ്ത്രീയുടെ വയറു കീറി ഭ്രൂണം എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌യും. ഇങ്ങനെ തിരികെ പോകുന്ന സത്രീകൾ അടുത്ത പ്രഭാതത്തിൽ  കിടക്കയിൽ മരിച്ചുകിടക്കുകയാണ് പതിവ്. ഒടിവിദ്യകൊണ്ട് ഗർഭിണിയുടെ വയറ്റിലെ മുറിപ്പാടു അപ്രത്യക്ഷമാകുന്നതിനാൽ സ്ത്രീയുടേതു സ്വാഭാവിക മരണമാണെന്നു വിധിയെഴുതപ്പെടുന്നു. ഈ ഭ്രൂണത്തെ കെട്ടി തൂക്കി ഇടുന്ന ഒടിയൻ, അവയുടെ ദേഹത്ത് നിന്നും ഇറ്റുവീഴുന്ന ഒന്നോ രണ്ടോ വിദ്യക്ക് മാത്രം ഉപയോഗപ്പെടുന്ന ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഇത്തരം അരും കൊലകൾ നിരന്തരം ചെയ്തു പോന്നു. ശത്രുവിനെ കൊല്ലാനോ മോഷണം നടത്തുന്നതിനോ ആയിരിക്കും ഒടിയൻ ഈ വിദ്യ കൂടുതലും ഉപയോഗപ്പെടുത്തുക. കുട്ടികളുടെ ദേഹത്തെ ദ്രാവകം മറ്റു പച്ചിലക്കൂട്ടുകൾ ചേർത്ത് ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ സാധാരണയായ മാർഗ്ഗം. സത്യത്തിൽ ഒടിയൻ രൂപം മാറുന്നില്ല,  മുന്നിൽ നിൽക്കുന്ന ഇരയ്ക്കു ഒടിയൻ ഏതു രൂപം വിചാരിക്കുന്നുവോ ആ രൂപത്തിൽ മാത്രമേ ഒടിയനെ ദർശിക്കുവാൻ സാധിക്കുകയുള്ളുവത്രേ. അത് ശിലയോ, വൃക്ഷമോ, കിളികളോ, പാമ്പോ എന്തുതന്നെയുമാകാം.  ഗ്രാമത്തിൽ ഗർഭിണികളായ സ്ത്രീകൾ അക്കാലത്ത് പ്രത്യേകം സംരക്ഷിക്കപ്പെടാറുണ്ടായിരുന്നവെന്നാണ് പഴമക്കാർ പറയുന്നത്. ഒടിമരുന്നിലെ പ്രധാന ചേരുവ ഗർഭിണികളെ കൊന്നോ അല്ലാതെയോ പുറത്തെടുക്കുന്ന ഭ്രൂണം ആണത്രേ. ഒരിക്കൽ ഒരു ഗർഭിണിയായ സ്ത്രീ മരിച്ചതിൽ സംശയിക്കപ്പെട്ടു പിടിയിലായ ഒരു ഒടിയൻ, ഗർഭിണിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നു വിശദീകരിക്കാൻ നിർബന്ധിതനായി. മരുന്നുണ്ടാക്കാനുള്ള ചേരുവയ്ക്കായി ഒരു ഭ്രൂണം കണ്ടെത്താനായി നേരത്തേ തന്നെ അയാൽ ഒരു ഗർഭവതിയെ നോക്കിവക്കുകയും സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ  ഒടിവിദ്യയാൽ ഗർഭിണിയെ വശീകരിച്ച് വിജനമായ ഒരു പ്രദേശത്തെത്തിക്കുകയും കാര്യസാധ്യം നടത്തുകയും ചെയ്തു. ഒടിയൻറെ മായാവിദ്യയിലകപ്പെടുന്ന സ്ത്രീ അയാളുടെ ആജ്ഞനുവർത്തിയായി മാറുകയാണു ചെയ്യുക. ഭ്രൂണമെടുത്തതെങ്ങനെയെന്നു വിശദീകരിക്കാൻ അയാൾ വെട്ടിയെടുക്കപ്പെട്ട ഒരു വാഴയിൽ മരുന്നു പുരട്ടുകയും മന്ത്രം ചൊല്ലുകയും ചെയ്തതോടെ വാഴ പിളർന്നു പിണ്ടി പുറത്തു വരുകയും പിളർന്ന വാഴ ഉടനടി പഴയപടിയാവുകയും ചെയ്തുവത്രേ. പ്രത്യേകമായി തയ്യാറാക്കുന്ന ഈ തൈലം അഥവാ മഷി  ചെവിയുടെ പിൻവശത്തു തേച്ചാണ് ഒടിയൻ വേഷം മാറുന്നതെന്നാണ് വിശ്വാസം. (മരുന്ന് ചെവിയുടെ പിന്നിൽ തേക്കുക, ചെവിയുടെ പിന്നിൽ സൂക്ഷിക്കുക എന്നിങ്ങനെ രണ്ടു തരത്തിൽ പരയുന്നു) അതിനായി അവർ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും ചെയ്യാറുണ്ടായിരുന്നു.  ഒടി മറിഞ്ഞ് നിശ്ചയിച്ച കൃത്യം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം അല്ലെങ്കിൽ ചൂടുവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പഴയ രൂപം പ്രാപിക്കുകയുള്ളു എന്നുമാണ് മറ്റൊരു വിശ്വാസം. ഈ പ്രവൃത്തി ഒടിയ സ്ത്രീ ഉടനടി ചെയ്യേണ്ടതുണ്ട് അല്ലാത്ത പക്ഷം, കലിയടങ്ങാത്ത ഒടിയൻ തന്റെ സ്വന്തം കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ. പണ്ടുകാലത്ത് ഒടിയൻ വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാൻ വേണ്ടി പുറപ്പെട്ടു പോയാൽ, അയാൾ തിരിച്ചുവരുന്നതുവരെ പാണൻറെ സഹധർമ്മിണി ഉറക്കമിളച്ച് ചൂട് വെള്ളമോ കാടിവെള്ളമോ തിളപ്പിച്ച് കാത്തിരിക്കാറുണ്ടായിരുന്നു. ഒടിയന് സ്വന്തം ചെവിപ്പുറകിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നെടുത്തു മാറ്റിയാൽ പരസഹായമില്ലാതെ സ്വയം രൂപമാറ്റം നടത്താമെന്ന മറ്റൊരു വിശ്വാസവുമുണ്ട്. ഒടിയൻമാർക്ക് അസാധാരണമായ കാഴ്ചശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. [[നത്ത്|നത്തിൻറെ]] തലയിൽനിന്നുണ്ടാകുന്ന ഒരു പ്രത്യേക മഷി കണ്ണിൽ പുരട്ടി അവർ രാത്രിയിലെ കാഴ്ചശക്തി നേടിയിരുന്നുവത്രേ. == ആക്രമണ രീതി == രാത്രിയിൽ ഏതെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങുകയോ അല്ലെങ്കിൽ വൈകി വീട്ടിലെത്തുകയോ ചെയ്യുന്ന വ്യക്തിയുടെ പിന്നിലൂടെ വേഷംമാറിയോ അദൃശ്യനായോ ഒളിച്ചു നിൽക്കുന്ന ഒടിയൻ  മിന്നൽവേഗത്തിൽ പാഞ്ഞടുക്കുകയും വടി ഉപയോഗിച്ച് പിൻകഴുത്തിൽ ദണ്ഡനം നടത്തി ഇരയെ താഴെ വീഴ്ത്തി, കഴുത്തിൽ വിലങ്ങനെ ദണ്ഡമർത്തുകയും ഈ ദണ്ഡിൽ കയറിനിന്ന് എല്ലു പൊട്ടുന്ന വിധം രണ്ടുവശത്തേയ്ക്കും ചവിട്ടുകയുമാണ് ചെയ്യുക. മറ്റൊരു രീതിയുമുണ്ട്; ഒരു ദണ്ഡോ പച്ച ഈർക്കിലിയോ എടുത്ത് വ്യക്തിയുടെ നേരെ കാണിക്കുകയും മന്ത്രജപം നടത്തുകയും ചെയ്യുന്നു. മന്ത്രോഛാരണത്തിനു ശേഷം ഈ ദണ്ഡോ ഈർക്കിലിയോ ഒടിക്കുന്നതനുസരിച്ച് വ്യക്തി താമസംവിനാ ഒടിഞ്ഞ് നിലത്തു വീണു തൽക്ഷണം മരിക്കും. ഇര മരിച്ചുവെന്നോ മൃതപ്രായനാണെന്നോ മനസ്സിലാക്കുന്ന ഒടിയൻ ഓടിയൊളിക്കുന്നു. മിക്കപ്പോഴും ഇരയുടെ വീട്ടുപടിക്കലോ പുരയിടത്തിലോ വച്ചായിരിക്കും ആക്രമണവിധേനാകുന്നത്. പാതി ജീവനിൽ ഈ വ്യക്തി സ്വന്തം പുരയിടത്തിലേയ്ക്ക് ഇഴഞ്ഞെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ചെയ്യാറുള്ളത്. ഒടിയനെ കണ്ടമാത്രയിൽത്തന്നെ ഭയം കാരണം തൽക്ഷണം വീണു മരിച്ചവരുമുണ്ടെന്നു പറയപ്പെടുന്നു. ചില സമയങ്ങളിൽ ആക്രമണവിധേയനെ പീഡിപ്പിച്ചു കൊല്ലുക എന്ന ഉദ്ദേശത്താൽ, മയക്കിയ ശേഷം ഉരുളൻ കല്ല്, അല്ലെങ്കിൽ [[അച്ചിങ്ങ]] വ്യക്തിയുടെ മലദ്വാരത്തിൽ അടിച്ച് കയറ്റപ്പെടുന്നു. ഇത്തരം ആക്രമണങ്ങൾക്കു വിധേയനാകുന്ന ആൾ ഒരാഴ്ചക്കുള്ളിൽ ചോര വിസർജിച്ച് മരിക്കുമത്രേ. മനക്കരുത്തുകൊണ്ട് ഒടിയനെ കീഴ്പെടുത്താൻ സാധിക്കുമെന്നു പഴമക്കാർ പറയപ്പെടുന്നു.  == ഒടിയനെ കണ്ടുപിടിക്കുന്ന രീതി == ഒടിയൻ, മൃഗങ്ങളുടെ രൂപമാണെടുക്കുന്നതെങ്കിൽ നല്ല നിരീക്ഷണ പാടവം ഉള്ളവർക്ക് ഒടിയനെ നിഷ്പ്രയാസം കണ്ടുപിടിക്കാൻ കഴിയും. ഒരു [[കാള|കാളയുടെ]] രൂപമാണെങ്കിൽ ആ കാളക്കൂറ്റന് ഒരു കൊമ്പിൻറെ കുറവോ കാലിൻറെ കുറവോ അല്ലെങ്കിൽ വാലോ ഇല്ലായിരിക്കും. രൂപ പരിണാമത്തിൽ ഒടിയനു 100 ശതമാനം ആ രൂപം നേടാൻ സാധിക്കില്ല എന്നാണ് വയ്പ്പ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സമർത്ഥരായ മാന്ത്രികന്മാർ ഓടിയന്മാരെ കണ്ടെത്തിയിരുന്നു. ഒരു അതി സമർത്ഥനായ മാന്ത്രികൻ പണ്ടുകാലത്തൊരിക്കൽ അർദ്ധരാത്രി വീട്ടിലേയ്ക്കു മടങ്ങി വരുമ്പോൾ മുൻപിൽ രണ്ടു കാളകൾ മുക്രയിട്ടുകൊണ്ടു പ്രത്യക്ഷപ്പെട്ടു. മാന്ത്രികൻറെ സൂക്ഷ്മ നിരീക്ഷണത്തിൽ ആ കാളകൾക്ക് അംഗവൈകല്യമുണ്ടായിരുന്നു. ആ മാന്ത്രികൻ തൽക്ഷണം കാളകളെ ബന്ധിക്കുകയും ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും ചെയ്തപ്പോൾ കാളകളുടെ സ്ഥാനത്ത് രണ്ടു നഗ്നരായ മനുഷ്യരെയാണ് കാണുവാൻ സാധിച്ചത്. ഇങ്ങനെ ധീരന്മാരായ ചിലർ മൃഗമായി വരുന്ന ഒടിയനെ തിരിച്ചാക്രമിക്കുകയും മരുന്ന് എടുത്തുമാറ്റി തൽസ്വരൂപത്തിൽ പിടികൂടിയ കഥകളും ധാരാളമായി കേൾക്കാവുന്നതാണ്. == പ്രതിരോധം == അസാമാന്യ ധൈര്യമുള്ളവർ ഒടിയന്റെ മുന്നിലകപ്പെട്ടാൽ തിരിഞ്ഞോടുകയോ ഭയപ്പെടുകയോ ചെയ്യാറില്ല. ഒടിയനെ എതിരിടാനായി അവർ തങ്ങളടുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് പരിപൂർണ നഗ്നനായി ഒടിയനെ വലംവയ്ക്കുകയും കളം വരച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഒടിയന്റെ വായിലുള്ള മാന്തികമരുന്ന് തെറിച്ച് പുറത്തേയ്ക്കു പോകേണ്ടതുണ്ട്. ഇനി മന്ത്രമറിയുന്നവരുടെ അടുത്തേക്കാണ് ഒടിയൻ വരുന്നതെങ്കിൽ, വൃത്താകൃതിയിൽ കളം വരയുകയും അതിൽ മന്ത്രം ചൊല്ലി കത്തി കുത്തുമ്പോൾ പുലരുന്നത് വരെ ഒടിയന് അതിൽ നിന്നും യാതൊരു കാരണവശാലും രക്ഷപെടാൻ സാധിക്കുന്നില്ല. സൂര്യനുദിച്ചാൽ ഒടിയൻ മൃഗരൂപം വെടിയുകയും സ്വശരീരത്തിലേയ്ക്കു മാറുകയും ചെയ്യുന്നു. ഇതിന് ചൂടുവെള്ളമോ കാടിവെള്ളമോ ഉപയോഗിച്ചിരുന്നു. പണ്ടുകാലത്ത് കാളയുടെ രൂപത്തിൽ എത്തുന്ന ഒടിയൻമാരെ മാന്ത്രികവിദ്യറിയാവുന്ന കാരണവന്മാർ നേരം പുലരുന്നതുവരെ നിലം ഉഴുതശേഷം മാപ്പ് കൊടുത്തു തിരിച്ചയയ്ക്കാറുണ്ടായിരുന്നുവത്രേ. മുൻപ് കാലത്ത് പ്രതികാരത്തിന് ഒടിയൻമാരെ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. == ചികിത്സ == * ഗരുഡപഞ്ചാക്ഷര പ്രയോഗം (ഇതിന് വെളുത്ത ശംഖുപുഷ്പം, [[ആട്ടിൻപാൽ|ആട്ടിൻപാലിൽ]] എന്നിവ മന്ത്രോഛാരണത്തോടെ ഉപയോഗിക്കുന്നു. * തടികൊണ്ടുള്ള [[സർപ്പം]] * [[കുരുമുളക്]], [[തെച്ചിപ്പൂവ്]] (രണ്ടും ആയിരത്തൊന്നു വീതം), [[പച്ചമഞ്ഞൾ]] ഇടിച്ചുപിഴിഞ്ഞ നീര് എന്നിവ  കൂട്ടി ദേഹത്ത് ഉഴിയുക. ഇതോടൊപ്പം പുരുഷോത്തമ മന്ത്രം, ബന്ധനമന്ത്രം എന്നിവ ഉഛരിക്കേണ്ടതുണ്ട്.  ഒടിവിദ്യാ പ്രയോഗത്തിനു പരിഹാരം ചെയ്യുന്നതിൽ അഗ്രഗണ്യനായ ഒരു മന്ത്രവാദിയായിരുന്നു [[ചെമ്പ്രയെഴുത്തച്ഛന്മാർ]]. == ഒടിയൻ കഥകൾ == പണ്ടൊരു നാളിൽ ഒരു പാണൻ കൈവശം തൈലവും വച്ചുകൊണ്ട് ഉയരമുള്ള ഒരു പാറപ്പുറത്തിരുന്ന് മന്ത്രം ചൊല്ലി രൂപമാറ്റം നടത്തുന്നത് തെങ്ങിൻ മുകളിൽ കയറി കള്ളു കുടിച്ചു പൂസായ ഒരു കള്ളൻ കാണാനിടയായി. ഒടിയൻ, തൈലത്തിന്റെ സഹായത്താൽ രൂപമാറ്റം നടത്തി ഒരു പോത്തിന്റെ രൂപം ധരിക്കുകയും ദൂരേയ്ക്കു് ഓടിപ്പോകുകയും ചെയ്തു. കള്ളൻ ഇതുകണ്ട് അത്ഭുത പരതന്ത്രനായി. തെങ്ങിനു ത്ഴെയിറങ്ങിയ കള്ളൻ ഇതു പരീക്ഷിക്കാനുറച്ചു. പാറയുടെ വിടവിൽനിന്നു തൈലം കണ്ടെടുത്ത കള്ളൻ അതുപയോഗിച്ച് മുമ്പുകേട്ട മന്ത്രം ഉരുവിട്ടപ്പോൾ ഉടനടി ഒരു വെട്ടുപോത്തായിത്തീർന്നു. എങ്ങനെ പഴയ രൂപത്തിലെത്തുമെന്നുള്ള കാര്യത്തിൽ കള്ളനു യാതൊരു ധാരണയുമില്ലായിരുന്നു. കളളുകുടിച്ചു പൂസായിരുന്ന പോത്തു രൂപത്തിലുള്ള കള്ളൻ, ഒടിയൻ മുമ്പു പോയ വഴിയേ ഓടിപ്പോയെങ്കിലും ഒടിയനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. പരവശനായ കള്ളൻ എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി. ഓടിയോടി ഒരു കാടിനു സമീപമെത്തിയപ്പോൾ ഒടിയൻ പോത്തുരൂപത്തിൽ അവിടെ ആരെയോ നോക്കി നിൽക്കുന്നതു കാണായി. ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയ ഒടിയൻ തന്റെ നേരേ മറ്റൊരു പോത്ത് പാഞ്ഞുചെല്ലുന്നതു കണ്ടു സംഭ്രമിച്ചുപോയി. ഞൊടിയിടയിൽ ഒടിയൻ അവിടെനിന്നു പരമാവധി വേഗത്തിലോടുകയും ഏറെ ദൂരം പിന്നിടവേ രക്ഷയില്ലെന്നു കണ്ട് സ്വന്തം വീടു ലക്ഷ്യമാക്കി ഓടി. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ ഒടിയനായ പോത്തും കള്ളുകുടിയനായ പോത്തും ഒടിയന്റെ വീടിനു മുന്നിലെത്തി. ശബ്ദം കേട്ട് ഒടിയന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോൾ സംഭ്രമിച്ചു പോയി. രണ്ടു പോത്തുകൾ കൺമുന്നിൽ നിൽക്കുന്നു. ഇതിൽ ഏതാണ് തന്റെ ഭർത്താവെന്നു നിശ്ചയമില്ലാതിരുന്ന അവർ രണ്ടു പോത്തുകളെ മേലേയ്ക്കും ചൂടുവെള്ളം കോരിയൊഴിച്ചു. സ്വന്തം ശരീരത്തിലേയ്ക്കു ഉടനടി കൂടുമാറ്റ നടത്തിയ വിവസ്ത്രനായ കള്ളൻ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി.  == ഉപസംഹാരം == മൃഗങ്ങളുടെ കൊമ്പ്, തോൽ എന്നിവ ഉപയോഗിച്ച് വേഷപ്രശ്ചന്നരായി എതിരാളികളെ ഭയപ്പെടുത്തുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് ദിവ്യത്വം വരുത്താനുണ്ടാക്കിയ കഥകളായിരിക്കാം ഇതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. പീഡകരായ വ്യക്തികളെ നേരിട്ട് എതിർക്കാനാവാത്ത അവസ്ഥയിൽ അധഃസ്ഥിതവിഭാഗക്കാരുടെ അവസാന രക്ഷാമാർഗ്ഗമായി അക്കാലത്ത് രൂപപ്പെടുത്തിയതായിരിക്കാം ഒടിവിദ്യയെന്നും പറയാവുന്നതാണ്. കാലക്രമേണ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ മാറിവന്നു. ഏതൊരാളെയും പേടിപ്പിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയെന്ന ആധുനിക ക്വട്ടേഷൻ ഗുണ്ടകളുടെ രീതിയുടെ ഒരു പ്രാക് രൂപമാണ് ഒടിവിദ്യ എന്ന് നിസ്സംശയം പറയാവുന്നതാണ്. 1930 കളിൽ കേരളത്തിലുടനീളമുള്ള പ്രദേശങ്ങളിൽ ഒട്ടേറെ ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. കേരളത്തിൽ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ ജനങ്ങളുടെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ എവിടെയും ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാമെന്ന് അക്കാലത്ത് ആളുകൾ ഭയപ്പെട്ടിരുന്നു. വെളിച്ചം കുറവായിരുന്നതും വനമേഖലകളുടെ ആധിക്യവും ഒടിന്മാരുടെ വിഹാരത്തിന് അനുകാല സാഹചര്യങ്ങളായിരുന്നു. പിൽക്കാലത്ത് വൈദ്യുത വിളക്കുകളുടെ അരങ്ങേറ്റത്തോടെ ഒടിയന്മാർ രംഗം വിട്ടുവെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന നീചമായ പ്രവൃത്തി, അനുഷ്ഠാന കർമ്മമെന്ന പേരുവിളിച്ചാണ് ഒടിയൻമാർ നിർവ്വഹിച്ചിരുന്നത്. സ്ഥലത്തെ നാടുവാഴികളിൽനിന്നോ അല്ലെങ്കിൽ പൌര പ്രമുഖരിൽനിന്നോ ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായവരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ സവർണ്ണ ഭേദമില്ലാതെ അവരുടെ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാരെന്നും നിഗമനങ്ങളുണ്ട്. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങൾ മനസാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ ഇവർ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നാണ് കരുതേണ്ടത്. സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ജനപ്രിയ ഗായകരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് ഭരണാധികാരികൾ തങ്ങളുടെ കാര്യസാധ്യത്തിനായി അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.{{Myth-stub}} [[വർഗ്ഗം:നാട്ടറിവ്]] <ref>ഒടിയൻ -എന്റെ തോന്നലുകൾ- ബ്ലോഗ്]http://praveen-sekhar.blogspot.com/2012/03/blog-post_24.html </ref> pg620slebmygx585dponfyn0j1e0eya 4634140 4634139 2026-06-28T18:04:07Z Lakbros 157963 /* */ 4634140 wikitext text/x-wiki '''ഒടിയൻ''' എന്ന പദം പണ്ട്കാലത്ത് [[കേരളം|കേരളത്തിലെ]] [[മലപ്പുറം]], [[തൃശൂർ]], [[പാലക്കാട്]] നാട്ടിൻപുറങ്ങളിൽ [[ഒടിവിദ്യ]] ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. [[കേരളം|കേരളത്തിൽ]] നിലനിന്നിരുന്ന ഒരു [[ഐതിഹ്യം|ഐതിഹ്യ]] കഥാപാത്രമാണ് ഒടിയൻ. രാത്രിയുടെ മറവിൽ പതിയിരിക്കുന്ന പാതി മനുഷ്യൻ, പാതി മൃഗം എന്നതു പോലെയാണ് ഒടിയൻ പ്രത്യക്ഷപ്പെടുന്നത് എന്ന് പറയപ്പെടുന്നു. ചില പ്രത്യേക പച്ചമരുന്നുകൾ ശരീരത്തിൻറെ പ്രത്യേക ഭാഗങ്ങളിൽ പുരട്ടി മന്ത്രമുച്ചരിക്കുന്നതനുസരിച്ച് ഒടിയൻ [[കാള]], [[പോത്ത്]], [[നരി|നരി,]] മാൻ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രൂപം ഏതാണോ അതിലേയ്ക്കു സന്നിവേശിക്കുന്നതായി പറയപ്പെടുന്നു.<ref>{{Cite web|url=https://valluvanadtimes.com/2009/12/25/odiyan/|title=ODIYAN|access-date=|last=|first=|date=|website=|publisher=}}</ref> വിവസ്ത്രനായി ശുദ്ധിയോടെ ചെയ്യുമ്പോഴാണ് ഈ പ്രവർത്തിക്കു പൂർ‌ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു. [[പാണൻ]], [[പറയർ|പറയൻ]] സമുദായങ്ങളിൽപ്പെട്ടവരായിരുന്നുവത്രേ ഒടിയൻമാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളും തെളിവുകളും ഇതിനിന്നില്ലെങ്കിലും, ഒരുകാലത്ത് [[നാടോടിക്കഥകൾ|നടോടിക്കഥകളുടെയും]], [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങളുടെയും]] അവിഭാജ്യ ഘടകമായിരുന്നു ഒടിയൻ. നിലാവുള്ള രാത്രികളിൽ ഇവർ രൂപം മാറി [[പോത്ത്|പോത്തായോ]] കല്ലായോ നരിയായോ കാളകളായോ ഒക്കെ നടക്കുമെന്നും, അപ്പോൾ ഇവരെ കണ്ടുമുട്ടുന്നവർ ഭയപ്പെട്ട് രോഗാതുരരായി മാറുമെന്നും കഥകൾ പ്രചരിച്ചിരുന്നു. ഒടിവിദ്യ എന്ന മിത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്നു. ഇത് പ്രയോഗിക്കുന്ന ആൾ ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുകയാണ് ചെയ്തിരുന്നത്. == ആമുഖം == പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ഇരുളിൻറെ മറവിൽ ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ അപായപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നവരാണ് ഒടിയന്മാർ. ഒടിവിദ്യ സ്വായത്തമാക്കിയ ഏതു സമുദായത്തിൽപ്പെട്ടവർ‌ക്കും ഇതു ചെയ്യാൻ സാധിക്കുമെങ്കിലും സർവ്വസാധാരണയായി [[പാണൻ]], [[പറയർ|പറയ]] സമുദായങ്ങളിൽപ്പെട്ടവരാണ് ഈ സേവനം അനുഷ്ടിക്കാറുണ്ടായിരുന്നത്. ഒടിയൻറെ അസ്തിത്വത്തിന് ഉപോദ്ബലകമായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. [[നാടോടിക്കഥകൾ|നാടോടിക്കഥകളും]] [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങ]]ളും രൂഢമൂലമായിരുന്ന പഴയ കാലഘട്ടത്തിലെ [[വാമൊഴി]]കളിലൂടെയുമാണ് ഒടിയൻറ കഥ പ്രചുര പ്രചാരം നേടിയത്. [[മറുത]], [[മാടൻ]], [[യക്ഷി]] എന്നിവരൊക്കെ മനുഷ്യമനസ്സിൽ ഭീതി സൃഷ്ടിച്ചിരുന്ന അതേ കാലഘട്ടത്തിലാണ് മനുഷ്യ കുലത്തിൽ നിന്നൊരു ഭീകരൻ ജനമനസുകളിൽ ഭയത്തിൻറെ തരംഗങ്ങൾ സൃഷ്ടിക്കുന്നത്. മാടൻ , [[മറുത]] , [[കുട്ടിച്ചാത്തൻ]], [[പിശാച്]] എന്നിവയൊക്കെ പോലെ ദുര്മന്ത്രവാദത്തിന്റെ ഒരു വേറിട്ട മുഖമാണ് ഒടിയനെന്നു നിസ്സംശയം പറയാവുന്നതാണ്. ഒടിയൻമാർ പ്രയോഗിക്കുന്ന അതിശക്തമായ മാന്ത്രികവിദ്യ ശരിയായി ഫലിക്കണമെങ്കിൽ എതിരാളി ജനിച്ച വർഷം, ദിവസം , ജൻമനക്ഷത്രം തുടങ്ങിയ കാര്യങ്ങൾ ഒടിവിദ്യ ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കമെന്നാണ്. ഇക്കാര്യങ്ങൾ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഒരു [[ചുള്ളിക്കമ്പ്]] ഒടിച്ചാൽ എതിരാളിയുടെ നട്ടെല്ലു തകർന്ന് അയാൾ മരിക്കുമെന്നാണ് ഒടിവിദ്യയുടെ ഒരു പ്രത്യേകതയായി പറയപ്പെടുന്നത്. ഒടിയന്മാർക്ക് ആക്രമിക്കാനോ കൊല്ലാനോ സാധിക്കാത്ത തരത്തിലുള്ള പ്രബലരായ അല്ലെങ്കിൽ മെയ്‍വഴക്കമുള്ള [[കളരി]] അഭ്യസികളായ ശത്രുക്കളെ കൈകാര്യം ചെയ്യുവാൻ നിയോഗിക്കപ്പെട്ടിരുന്ന അതിവിദഗ്ദ്ധനായ ഒടിയനെ “വെള്ളൊടികൾ” എന്നാണ് വിളിച്ചിരുന്നത്. ഇവർ നടത്തുന്ന ഒടി വിദ്യയിൽനിന്ന് ഇരകൾക്ക് കളരി ചികിത്സകളിലൂടെയോ മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള അനതിവിദൂരമായ സാധ്യതപോലും ഉണ്ടായിരുന്നില്ല. സുഗന്ധം ചേർത്ത മയക്ക് മരുന്ന് മണപ്പിച്ച് മയക്കിയ ശേഷം കഴുത്തൊടിച്ചു കൊലപ്പെടുത്തിയിരുന്ന ഒരു രീതിയുമുണ്ടായിരുന്നു. കൊലപ്പെടുത്തേണ്ട ആളെ നിരന്തരം നിരീക്ഷിച്ച് സ്ഥിരമായി പോകുന്ന വഴിയിൽവച്ച് ഈ മയക്ക് മരുന്ന് മണപ്പിക്കുകയും പിന്നെ വലിച്ച് കൊണ്ട് പോയി മരച്ചില്ലകളുടെയോ വേരുകളുടേയോ ഇടയിൽ തല കയറ്റി വെച്ച് ശരീരം തിരിച്ച് കഴുത്ത് ഒടിക്കുന്നതുമാണ് ഒടിയൻറെ ഒരു രീതി. ഏകദേശം 40, 50 വർഷങ്ങൾക്കുമുമ്പുവരെയാണ് എതിരാളികളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്തിരുന്ന ആ കറുത്ത കാലം നിലവിലുണ്ടായിരുന്നതെന്നു പറയാം. ഇത് മാന്ത്രികതയാലും അനുഷ്ഠാനങ്ങളാലും പ്രാപ്യമായ നിലയിലുള്ളതും ഒറ്റപ്പെട്ട കൊലപാതകങ്ങൾ നടത്തുകയും നടത്തുക എന്ന ലക്ഷ്യം മുൻനിറുത്തിയുമുള്ളതുമായിരുന്നു. ഒടി മറിയുക എന്നാൽ വേഷപ്രശ്ചന്നനാകുക എന്നാണ് അർത്ഥമാക്കുന്നത്. [[അമാവാസി|അമാവാസികളിൽ]] ഇവർ [[കാള|കാളകൾ]], [[പോത്ത്|പോത്തുകൾ]] തുടങ്ങിയ മൃഗങ്ങളായി രൂപമാറ്റം നടത്തുമെന്നും ആ സമയത്ത് ഇവരെ കണ്ടുമുട്ടുന്നവർപോലും ഭയപ്പെടുകയും രോഗഗ്രസ്തരാവുകയും ചെയ്യാറുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഒടിയൻ എന്ന പേര് വന്നത് എന്നും അനുമാനിക്കപ്പെടുന്നു. ഒടിയൻമാരുടെ ശല്ല്യം ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നത് [[പാലക്കാട് ജില്ല|പാലക്കാട്]], [[തൃശ്ശൂർ|തൃശൂർ]], [[മലപ്പുറം]] ജില്ലകളിലായിരുന്നു. മലപ്പുറം ജില്ലയിലെ [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ]], [[വിളയൂർ ഗ്രാമപഞ്ചായത്ത്|വിളയൂർ]] ഭാഗങ്ങൾ ഇവയിൽ എടുത്തു പറയേണ്ടതാണ്. ഒടിയൻറെ ശല്യത്താൽ പൊറുതിമുട്ടിയ സ്ഥലമായിരുന്നു [[പേരടിയൂർ]] എന്ന ഗ്രാമം. [[വള്ളുവനാട്|വള്ളുവനാട്ടിൽ]] അക്കാലത്ത് കളരി അഭ്യാസികളായ ആളുകൾക്കിടയിലെ അതിശക്തിശാലികളും കൺകെട്ട് വിദ്യക്കാരുമായ ചിലർ ഒടിവിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുമായിരുന്നു. വടക്കൻ കേരളത്തിൽ മാത്രമല്ല, ആന്ധ്രയിലും ഒരുകാലത്ത് ഒടിവിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. രൂപമാറ്റത്തെക്കുറിച്ചും പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഒടിമറിയുന്നവർക്ക് രൂപഭേദം സംഭവിക്കുന്നതല്ല, വെറുമൊര മാസ്മരികവിദ്യയിലൂടെ, കാഴ്ചക്കാർക്ക് മുന്നിൽ ഭീകരമായ ഒരു ജീവിയുടെ പ്രതീതി സൃഷ്ടിക്കപ്പെടുന്നതാണെന്നും വിശ്വസിക്കപ്പെടുന്നു. == ഒടിയന്റെ ഉത്ഭവം == പഴങ്കഥകളിൽ ഒടിയന്റെ ഉത്ഭവം ഇങ്ങനെയാണ് വിവരിക്കപ്പെടുന്നത്. വളരെക്കാലങ്ങൾക്കുമുമ്പ്, [[ജന്മി|ജന്മിമാർ]] കീഴാളരിലെ സ്ത്രീജനങ്ങളേയും അവരുടെ കുടുംബത്തെയും വളരെയേറെ പീഡിപ്പിച്ചിരുന്നു. ഭയം നിമിത്തവും ഈ ജന്മിമാരെ എതിർക്കാനുള്ള കെൽപ്പില്ലായ്മായും കാരണം അവർ നേരിടുന്ന അപമാനങ്ങളും പീഡനങ്ങളും നിശ്ശബ്ദമായി സഹിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യങ്ങൾക്ക് ഒരു മാറ്റം വരുത്തുവാനുറച്ച ഒരു പാണൻ മണ്ണു കുഴച്ചു പാകപ്പെടുത്തി ഒരു ബിംബത്തെ ഉണ്ടാക്കുകയും ആ ബിംബത്തെ അവർണ്ണർക്ക് ആരാധിക്കാൻ പറ്റിയ രൂപത്തിലാക്കുന്നതിനായി അഗ്നിയിലിട്ട് കരിച്ചെടുക്കുകയും ചെയ്തു. ഈ രൂപം കരിങ്കുട്ടി എന്ന പേരിൽ വിളിക്കപ്പെട്ടു. പാണൻ ഈ ബിംബത്തെ ദിവസവും ഉപാസിക്കുവാൻ തുടങ്ങി. ഒരിക്കൽ കരിങ്കുട്ടിയെന്ന ഉപാസനാമൂർത്തി പാണനിൽ പ്രസാദിച്ച് അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശക്തി തരുവാൻ പാണൻ മൂർത്തിയോട് അപേക്ഷിച്ചു.  എന്നാൽ അങ്ങനെയുള്ള ഒരു വരം കൊടുക്കാൻ കരിങ്കുട്ടിക്കു കഴിഞ്ഞില്ല. പരിഹാരമെന്ന നിലയിൽ അത്തരം ഒരു ശക്തി ലഭിക്കാനുളള മരുന്ന് കരിങ്കുട്ടി  പാണനു പറഞ്ഞു കൊടുത്തു. തങ്ങളെ ദ്രോഹിക്കുന്നവനു മുന്നിൽ ആഗ്രഹിക്കുന്ന ജീവിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അവരെ നശീകരിക്കാനുള്ള മരുന്ന് ഉണ്ടാക്കാൻ കരിങ്കുട്ടി പറഞ്ഞുകൊടുത്ത വഴി അത്ര എളുപ്പമായിരുന്നില്ല. എത്ര പ്രയാസപ്പെട്ടും ആ മരുന്ന് ഉണ്ടാക്കിയെടുക്കാൻതന്നെ പാണൻ തീരുമാനിച്ചുറച്ചു. അതിന് കടിഞ്ഞൂൽ ഗർഭമുള്ള ഏതെങ്കിലും ഒരു അന്തർജനത്തെ കണ്ടു പിടിക്കേണ്ടതുണ്ടായിരുന്നു. നിരന്തരമായ അന്വേഷണത്തിൽ [[പാലക്കാട് ജില്ല|പാലക്കാടു]] നിന്ന് എത്തി താമസമാരംഭിച്ച ഒരു ബ്രാഹ്മണ കുടുംബത്തിലെ അന്തർജ്ജനത്തെക്കുറിച്ചു കേൾക്കാനിടയായി. തന്നെയുമല്ല അവർ ഗർഭിണിയുമാണ്. കണ്ടുപിടിക്കുക മാത്രമല്ല  അവർ വീടിനു പുറത്തിറങ്ങുന്ന സമയം നോക്കി അവരെ തന്റെ മാസ്മരിക വിദ്യയിലൂടെ മയക്കി മുളങ്കത്തി ഉപയോഗിച്ചു വയറു കീറി പ്രായം തികയാത്ത ഭ്രൂണം ജീവനോടെ പുറത്തെടുത്ത് അതുപയോഗിച്ചാണ് മരുന്നുണ്ടാക്കുയും വേണ്ടതുണ്ടായിരുന്നു. പാണൻ ഉദ്ദിഷ്ടകാര്യം തന്നാലാവും വിധം വേഗതയിൽ സാധിച്ചെടുക്കുകയും  സ്ത്രീയുടെ ശരീരം രായ്ക്കു രാമാനം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തുകയും ചെയ്തു.<ref>{{Cite web|url=https://www.manoramaonline.com/movies/movie-reviews/2018/12/14/odiyan-review-mohanlal-shrikumar-menon-harikrishnan-manju-warrier.html|title=ഒരു നാട്ടുകഥയുടെ നിഗൂഢ ഭംഗി: ഒടിയൻ റിവ്യു|access-date=|last=|first=|date=|website=|publisher=}}</ref> ഈ പ്രവൃത്തിയാൽ ഉണ്ടാക്കപ്പെട്ട മഷി ഒരു [[കുന്നി|കുന്നിക്കുരു]]<nowiki/>വോളമേയുണ്ടായിരുന്നുള്ളൂ. പാണൻ അതിൽനിന്ന് അൽപ്പം എടുത്തു ദേഹത്ത് തൊട്ട്, ഏകനായി ഇരുട്ടിൽ പോയി ഉപാസിക്കുകയും ഒടിയനായി നായ, പോത്ത്, കാള തുടങ്ങിയ തന്റെ ഇഷ്ടരൂപങ്ങൾ സ്വീകരിക്കുകയും ശത്രുക്കളെ കൈകാര്യം ചെയ്തുകൊണ്ടുമിരുന്നു. പാടത്ത് കൂടിയോ, ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ സാധാരയായി ഒടിയൻ ആക്രമിക്കാറുണ്ടായിരുന്നു. ഒടിയനു ചൂട് കൊണ്ടാൽപ്പിന്നെ യഥാർത്ഥ രൂപത്തിലേക്ക് തിരിച്ചു വരാതെ മാർഗ്ഗമില്ല എന്ന കേട്ടറിവിൽ അക്കാലത്ത് ആളുകൾ കൈയിൽ ചൂട്ടുകറ്റ പോലെ തൊട്ടാൽ പൊള്ളുന്ന എന്തെങ്കിലുമൊക്കെ കരുതാറുണ്ടായിരുന്നു.   കാലം മുന്നോട്ടു പോകവേ ഒടിന്മാർക്ക് ആരെയും എന്തും ചെയ്യാമെന്ന സ്ഥിതിയായി. ജന്മിമാരുടെ പ്രതാപ കാലം കഴിഞ്ഞ് ഈ പാണന്റെ കുടുംബത്തിൽപ്പെട്ട  ആർക്കോ ഈ തൈലം ലഭിക്കുകയും അതു പരീക്ഷിക്കാൻ തുടങ്ങിയതും മുതലാണ് നാട്ടുകാർക്ക്  നിരന്തരമായ 'ഒടിയ ശല്യം' അനുഭവപ്പെട്ടു തുടങ്ങിയതത്രേ. ഒറ്റയ്ക്ക് രാത്രിയിൽ സഞ്ചരിക്കുന്നവരെ കണ്ടാൽ മിന്നൽപ്പിണരിൻറെ വേഗതയിൽ ആക്രമണം നടത്തിവന്ന  ഒടിയൻമാർ‌ അക്കാലത്ത് നാടിൻറെ സമാധാനത്തെ ഇല്ലാതാക്കി കൊണ്ടിരുന്നു. ഗ്രാമത്തിലെ പൌരന്മാർ യോഗം ചേർന്ന് ഒടിയനെ നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതികൾ അക്കാലത്തു ചർച്ച ചെയ്തിരുന്നു. == ഒരുക്കം == നിശയുടെ മറവിൽ, അനുഷ്ഠാനപരമായ പ്രത്യേക പൂജകൾക്കു ശേഷം ഒടിയനാകുവാൻ തയ്യാറാക്കപ്പെട്ട ആൾ വിവസ്ത്രനായതിനു ശേഷം ഇരു ചെവികളിലും പിള്ള തൈലം അഥവാ പിണ്ണതൈലം എന്നറിയപ്പെടുന്ന മാന്ത്രിക മഷി പുരട്ടുന്നതോടെ അയാൾ [[കാള|കാളയായോ]] [[പോത്ത്|പോത്തായോ]] അവർ ആഗ്രഹിക്കുന്ന രീതിയിൽ രൂപം മാറ്റം നടത്തുകയോ അദൃശ്യനാകുകയോ ആണ് ചെയ്യുന്നത്. കൂടുതൽ കേട്ടറിവുകളിലും കാള, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളാണ് പൊതുവായി സ്വീകരിച്ചിരുന്നത്. ഈ ശക്തി സ്വായത്തമാക്കിയ ആൾ തനിക്കോ തന്നെ നിയോഗിച്ച ആൾക്കോ ശത്രുതയുള്ളവരെ നിരന്തരം നിരീക്ഷിക്കുകയും ഏതെങ്കിലും കുറ്റിക്കാട്ടിലോ വളവിലോ പൊന്തയിലോ ഒളിഞ്ഞിരിക്കുകയും ഇര സമീപത്തെത്തുമ്പോൾ നൊടിയിടയിൽ ഇവർ മറ്റുരൂപങ്ങളി‍ൽ പ്രത്യക്ഷപ്പെടുകയും ആക്രമിക്കുകയുമെന്നതാണ് പൊതുവായ രീതി. പെട്ടെന്നുള്ള ആക്രമണത്തിൽ അസ്തപ്രജ്ഞരാകുന്ന ഇരയുടെ മരണം ഉടനടിയോ  അല്ലെങ്കിൽ പേടിച്ചു പനിപിടിച്ചു ബോധം മറഞ്ഞോ സംഭവിക്കുന്നു. == ഒടി മരുന്ന് == ഒടി മറിയലിനുള്ള മാന്ത്രികമരുന്നായി കരുതപ്പെട്ടിരുന്ന പിള്ള തൈലം തയ്യാറാക്കുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു വിശ്വസിക്കപ്പെടുന്നു. ഇതെക്കുറിച്ചുള്ള വിവിധ രീതികളക്കുറിച്ച് പഴങ്കഥകളിൽ പറയുന്നു. ജന്മിമാരുടെ തറവാടുകളിലെ ആദ്യ ഗർഭിണികളായ സ്ത്രീകളുമായി  ഒടിയ കുടികളിലെ സ്ത്രീകൾ  സമ്പർക്കം സ്ഥാപിക്കുകയും അങ്ങനെ സമ്പർക്കം സ്ഥാപിക്കുന്ന ഒടിയ കുടികളിലെ സ്ത്രീകൾ, ജന്മി തറവാട്കളിലെ സ്ത്രീകളുടെ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ പഴങ്കഥകളിലുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുക്കുക എന്ന നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി ചില പഴങ്കഥകളിലും കാണാം. ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറു കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയുടെ പുറകിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നതെന്നും പഴങ്കഥകളിൽ പറയപ്പെടുന്നു. ചില സംഭവങ്ങളിൽ ആദ്യ ഗർഭം ധരിച്ച സ്തീകളെ ഒടിയൻ നേരത്തേ തന്നെ ഉന്നം വയ്ക്കുകയും ദുര്മന്ത്രവാദത്തിലൂടെ ഇവർ ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ വിജനമായ പ്രദേശങ്ങളിലേയ്ക്കു ആനയിക്കുകയും കയ്യിൽ കരുതിയിരിക്കുന്ന [[മുള]] കൊണ്ട് ഉണ്ടാക്കിയ [[പിശാങ്കത്തി]]<nowiki/>കൊണ്ട് സ്ത്രീയുടെ വയറു കീറി ഭ്രൂണം എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌യും. ഇങ്ങനെ തിരികെ പോകുന്ന സത്രീകൾ അടുത്ത പ്രഭാതത്തിൽ  കിടക്കയിൽ മരിച്ചുകിടക്കുകയാണ് പതിവ്. ഒടിവിദ്യകൊണ്ട് ഗർഭിണിയുടെ വയറ്റിലെ മുറിപ്പാടു അപ്രത്യക്ഷമാകുന്നതിനാൽ സ്ത്രീയുടേതു സ്വാഭാവിക മരണമാണെന്നു വിധിയെഴുതപ്പെടുന്നു. ഈ ഭ്രൂണത്തെ കെട്ടി തൂക്കി ഇടുന്ന ഒടിയൻ, അവയുടെ ദേഹത്ത് നിന്നും ഇറ്റുവീഴുന്ന ഒന്നോ രണ്ടോ വിദ്യക്ക് മാത്രം ഉപയോഗപ്പെടുന്ന ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഇത്തരം അരും കൊലകൾ നിരന്തരം ചെയ്തു പോന്നു. ശത്രുവിനെ കൊല്ലാനോ മോഷണം നടത്തുന്നതിനോ ആയിരിക്കും ഒടിയൻ ഈ വിദ്യ കൂടുതലും ഉപയോഗപ്പെടുത്തുക. കുട്ടികളുടെ ദേഹത്തെ ദ്രാവകം മറ്റു പച്ചിലക്കൂട്ടുകൾ ചേർത്ത് ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ സാധാരണയായ മാർഗ്ഗം. സത്യത്തിൽ ഒടിയൻ രൂപം മാറുന്നില്ല,  മുന്നിൽ നിൽക്കുന്ന ഇരയ്ക്കു ഒടിയൻ ഏതു രൂപം വിചാരിക്കുന്നുവോ ആ രൂപത്തിൽ മാത്രമേ ഒടിയനെ ദർശിക്കുവാൻ സാധിക്കുകയുള്ളുവത്രേ. അത് ശിലയോ, വൃക്ഷമോ, കിളികളോ, പാമ്പോ എന്തുതന്നെയുമാകാം.  ഗ്രാമത്തിൽ ഗർഭിണികളായ സ്ത്രീകൾ അക്കാലത്ത് പ്രത്യേകം സംരക്ഷിക്കപ്പെടാറുണ്ടായിരുന്നവെന്നാണ് പഴമക്കാർ പറയുന്നത്. ഒടിമരുന്നിലെ പ്രധാന ചേരുവ ഗർഭിണികളെ കൊന്നോ അല്ലാതെയോ പുറത്തെടുക്കുന്ന ഭ്രൂണം ആണത്രേ. ഒരിക്കൽ ഒരു ഗർഭിണിയായ സ്ത്രീ മരിച്ചതിൽ സംശയിക്കപ്പെട്ടു പിടിയിലായ ഒരു ഒടിയൻ, ഗർഭിണിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നു വിശദീകരിക്കാൻ നിർബന്ധിതനായി. മരുന്നുണ്ടാക്കാനുള്ള ചേരുവയ്ക്കായി ഒരു ഭ്രൂണം കണ്ടെത്താനായി നേരത്തേ തന്നെ അയാൽ ഒരു ഗർഭവതിയെ നോക്കിവക്കുകയും സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ  ഒടിവിദ്യയാൽ ഗർഭിണിയെ വശീകരിച്ച് വിജനമായ ഒരു പ്രദേശത്തെത്തിക്കുകയും കാര്യസാധ്യം നടത്തുകയും ചെയ്തു. ഒടിയൻറെ മായാവിദ്യയിലകപ്പെടുന്ന സ്ത്രീ അയാളുടെ ആജ്ഞനുവർത്തിയായി മാറുകയാണു ചെയ്യുക. ഭ്രൂണമെടുത്തതെങ്ങനെയെന്നു വിശദീകരിക്കാൻ അയാൾ വെട്ടിയെടുക്കപ്പെട്ട ഒരു വാഴയിൽ മരുന്നു പുരട്ടുകയും മന്ത്രം ചൊല്ലുകയും ചെയ്തതോടെ വാഴ പിളർന്നു പിണ്ടി പുറത്തു വരുകയും പിളർന്ന വാഴ ഉടനടി പഴയപടിയാവുകയും ചെയ്തുവത്രേ. പ്രത്യേകമായി തയ്യാറാക്കുന്ന ഈ തൈലം അഥവാ മഷി  ചെവിയുടെ പിൻവശത്തു തേച്ചാണ് ഒടിയൻ വേഷം മാറുന്നതെന്നാണ് വിശ്വാസം. (മരുന്ന് ചെവിയുടെ പിന്നിൽ തേക്കുക, ചെവിയുടെ പിന്നിൽ സൂക്ഷിക്കുക എന്നിങ്ങനെ രണ്ടു തരത്തിൽ പരയുന്നു) അതിനായി അവർ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും ചെയ്യാറുണ്ടായിരുന്നു.  ഒടി മറിഞ്ഞ് നിശ്ചയിച്ച കൃത്യം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം അല്ലെങ്കിൽ ചൂടുവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പഴയ രൂപം പ്രാപിക്കുകയുള്ളു എന്നുമാണ് മറ്റൊരു വിശ്വാസം. ഈ പ്രവൃത്തി ഒടിയ സ്ത്രീ ഉടനടി ചെയ്യേണ്ടതുണ്ട് അല്ലാത്ത പക്ഷം, കലിയടങ്ങാത്ത ഒടിയൻ തന്റെ സ്വന്തം കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ. പണ്ടുകാലത്ത് ഒടിയൻ വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാൻ വേണ്ടി പുറപ്പെട്ടു പോയാൽ, അയാൾ തിരിച്ചുവരുന്നതുവരെ പാണൻറെ സഹധർമ്മിണി ഉറക്കമിളച്ച് ചൂട് വെള്ളമോ കാടിവെള്ളമോ തിളപ്പിച്ച് കാത്തിരിക്കാറുണ്ടായിരുന്നു. ഒടിയന് സ്വന്തം ചെവിപ്പുറകിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നെടുത്തു മാറ്റിയാൽ പരസഹായമില്ലാതെ സ്വയം രൂപമാറ്റം നടത്താമെന്ന മറ്റൊരു വിശ്വാസവുമുണ്ട്. ഒടിയൻമാർക്ക് അസാധാരണമായ കാഴ്ചശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. [[നത്ത്|നത്തിൻറെ]] തലയിൽനിന്നുണ്ടാകുന്ന ഒരു പ്രത്യേക മഷി കണ്ണിൽ പുരട്ടി അവർ രാത്രിയിലെ കാഴ്ചശക്തി നേടിയിരുന്നുവത്രേ. == ആക്രമണ രീതി == രാത്രിയിൽ ഏതെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങുകയോ അല്ലെങ്കിൽ വൈകി വീട്ടിലെത്തുകയോ ചെയ്യുന്ന വ്യക്തിയുടെ പിന്നിലൂടെ വേഷംമാറിയോ അദൃശ്യനായോ ഒളിച്ചു നിൽക്കുന്ന ഒടിയൻ  മിന്നൽവേഗത്തിൽ പാഞ്ഞടുക്കുകയും വടി ഉപയോഗിച്ച് പിൻകഴുത്തിൽ ദണ്ഡനം നടത്തി ഇരയെ താഴെ വീഴ്ത്തി, കഴുത്തിൽ വിലങ്ങനെ ദണ്ഡമർത്തുകയും ഈ ദണ്ഡിൽ കയറിനിന്ന് എല്ലു പൊട്ടുന്ന വിധം രണ്ടുവശത്തേയ്ക്കും ചവിട്ടുകയുമാണ് ചെയ്യുക. മറ്റൊരു രീതിയുമുണ്ട്; ഒരു ദണ്ഡോ പച്ച ഈർക്കിലിയോ എടുത്ത് വ്യക്തിയുടെ നേരെ കാണിക്കുകയും മന്ത്രജപം നടത്തുകയും ചെയ്യുന്നു. മന്ത്രോഛാരണത്തിനു ശേഷം ഈ ദണ്ഡോ ഈർക്കിലിയോ ഒടിക്കുന്നതനുസരിച്ച് വ്യക്തി താമസംവിനാ ഒടിഞ്ഞ് നിലത്തു വീണു തൽക്ഷണം മരിക്കും. ഇര മരിച്ചുവെന്നോ മൃതപ്രായനാണെന്നോ മനസ്സിലാക്കുന്ന ഒടിയൻ ഓടിയൊളിക്കുന്നു. മിക്കപ്പോഴും ഇരയുടെ വീട്ടുപടിക്കലോ പുരയിടത്തിലോ വച്ചായിരിക്കും ആക്രമണവിധേനാകുന്നത്. പാതി ജീവനിൽ ഈ വ്യക്തി സ്വന്തം പുരയിടത്തിലേയ്ക്ക് ഇഴഞ്ഞെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ചെയ്യാറുള്ളത്. ഒടിയനെ കണ്ടമാത്രയിൽത്തന്നെ ഭയം കാരണം തൽക്ഷണം വീണു മരിച്ചവരുമുണ്ടെന്നു പറയപ്പെടുന്നു. ചില സമയങ്ങളിൽ ആക്രമണവിധേയനെ പീഡിപ്പിച്ചു കൊല്ലുക എന്ന ഉദ്ദേശത്താൽ, മയക്കിയ ശേഷം ഉരുളൻ കല്ല്, അല്ലെങ്കിൽ [[അച്ചിങ്ങ]] വ്യക്തിയുടെ മലദ്വാരത്തിൽ അടിച്ച് കയറ്റപ്പെടുന്നു. ഇത്തരം ആക്രമണങ്ങൾക്കു വിധേയനാകുന്ന ആൾ ഒരാഴ്ചക്കുള്ളിൽ ചോര വിസർജിച്ച് മരിക്കുമത്രേ. മനക്കരുത്തുകൊണ്ട് ഒടിയനെ കീഴ്പെടുത്താൻ സാധിക്കുമെന്നു പഴമക്കാർ പറയപ്പെടുന്നു.  == ഒടിയനെ കണ്ടുപിടിക്കുന്ന രീതി == ഒടിയൻ, മൃഗങ്ങളുടെ രൂപമാണെടുക്കുന്നതെങ്കിൽ നല്ല നിരീക്ഷണ പാടവം ഉള്ളവർക്ക് ഒടിയനെ നിഷ്പ്രയാസം കണ്ടുപിടിക്കാൻ കഴിയും. ഒരു [[കാള|കാളയുടെ]] രൂപമാണെങ്കിൽ ആ കാളക്കൂറ്റന് ഒരു കൊമ്പിൻറെ കുറവോ കാലിൻറെ കുറവോ അല്ലെങ്കിൽ വാലോ ഇല്ലായിരിക്കും. രൂപ പരിണാമത്തിൽ ഒടിയനു 100 ശതമാനം ആ രൂപം നേടാൻ സാധിക്കില്ല എന്നാണ് വയ്പ്പ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സമർത്ഥരായ മാന്ത്രികന്മാർ ഓടിയന്മാരെ കണ്ടെത്തിയിരുന്നു. ഒരു അതി സമർത്ഥനായ മാന്ത്രികൻ പണ്ടുകാലത്തൊരിക്കൽ അർദ്ധരാത്രി വീട്ടിലേയ്ക്കു മടങ്ങി വരുമ്പോൾ മുൻപിൽ രണ്ടു കാളകൾ മുക്രയിട്ടുകൊണ്ടു പ്രത്യക്ഷപ്പെട്ടു. മാന്ത്രികൻറെ സൂക്ഷ്മ നിരീക്ഷണത്തിൽ ആ കാളകൾക്ക് അംഗവൈകല്യമുണ്ടായിരുന്നു. ആ മാന്ത്രികൻ തൽക്ഷണം കാളകളെ ബന്ധിക്കുകയും ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും ചെയ്തപ്പോൾ കാളകളുടെ സ്ഥാനത്ത് രണ്ടു നഗ്നരായ മനുഷ്യരെയാണ് കാണുവാൻ സാധിച്ചത്. ഇങ്ങനെ ധീരന്മാരായ ചിലർ മൃഗമായി വരുന്ന ഒടിയനെ തിരിച്ചാക്രമിക്കുകയും മരുന്ന് എടുത്തുമാറ്റി തൽസ്വരൂപത്തിൽ പിടികൂടിയ കഥകളും ധാരാളമായി കേൾക്കാവുന്നതാണ്. == പ്രതിരോധം == അസാമാന്യ ധൈര്യമുള്ളവർ ഒടിയന്റെ മുന്നിലകപ്പെട്ടാൽ തിരിഞ്ഞോടുകയോ ഭയപ്പെടുകയോ ചെയ്യാറില്ല. ഒടിയനെ എതിരിടാനായി അവർ തങ്ങളടുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് പരിപൂർണ നഗ്നനായി ഒടിയനെ വലംവയ്ക്കുകയും കളം വരച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഒടിയന്റെ വായിലുള്ള മാന്തികമരുന്ന് തെറിച്ച് പുറത്തേയ്ക്കു പോകേണ്ടതുണ്ട്. ഇനി മന്ത്രമറിയുന്നവരുടെ അടുത്തേക്കാണ് ഒടിയൻ വരുന്നതെങ്കിൽ, വൃത്താകൃതിയിൽ കളം വരയുകയും അതിൽ മന്ത്രം ചൊല്ലി കത്തി കുത്തുമ്പോൾ പുലരുന്നത് വരെ ഒടിയന് അതിൽ നിന്നും യാതൊരു കാരണവശാലും രക്ഷപെടാൻ സാധിക്കുന്നില്ല. സൂര്യനുദിച്ചാൽ ഒടിയൻ മൃഗരൂപം വെടിയുകയും സ്വശരീരത്തിലേയ്ക്കു മാറുകയും ചെയ്യുന്നു. ഇതിന് ചൂടുവെള്ളമോ കാടിവെള്ളമോ ഉപയോഗിച്ചിരുന്നു. പണ്ടുകാലത്ത് കാളയുടെ രൂപത്തിൽ എത്തുന്ന ഒടിയൻമാരെ മാന്ത്രികവിദ്യറിയാവുന്ന കാരണവന്മാർ നേരം പുലരുന്നതുവരെ നിലം ഉഴുതശേഷം മാപ്പ് കൊടുത്തു തിരിച്ചയയ്ക്കാറുണ്ടായിരുന്നുവത്രേ. മുൻപ് കാലത്ത് പ്രതികാരത്തിന് ഒടിയൻമാരെ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. == ചികിത്സ == * ഗരുഡപഞ്ചാക്ഷര പ്രയോഗം (ഇതിന് വെളുത്ത ശംഖുപുഷ്പം, [[ആട്ടിൻപാൽ|ആട്ടിൻപാലിൽ]] എന്നിവ മന്ത്രോഛാരണത്തോടെ ഉപയോഗിക്കുന്നു. * തടികൊണ്ടുള്ള [[സർപ്പം]] * [[കുരുമുളക്]], [[തെച്ചിപ്പൂവ്]] (രണ്ടും ആയിരത്തൊന്നു വീതം), [[പച്ചമഞ്ഞൾ]] ഇടിച്ചുപിഴിഞ്ഞ നീര് എന്നിവ  കൂട്ടി ദേഹത്ത് ഉഴിയുക. ഇതോടൊപ്പം പുരുഷോത്തമ മന്ത്രം, ബന്ധനമന്ത്രം എന്നിവ ഉഛരിക്കേണ്ടതുണ്ട്.  ഒടിവിദ്യാ പ്രയോഗത്തിനു പരിഹാരം ചെയ്യുന്നതിൽ അഗ്രഗണ്യനായ ഒരു മന്ത്രവാദിയായിരുന്നു [[ചെമ്പ്രയെഴുത്തച്ഛന്മാർ]]. == ഒടിയൻ കഥകൾ == പണ്ടൊരു നാളിൽ ഒരു പാണൻ കൈവശം തൈലവും വച്ചുകൊണ്ട് ഉയരമുള്ള ഒരു പാറപ്പുറത്തിരുന്ന് മന്ത്രം ചൊല്ലി രൂപമാറ്റം നടത്തുന്നത് തെങ്ങിൻ മുകളിൽ കയറി കള്ളു കുടിച്ചു പൂസായ ഒരു കള്ളൻ കാണാനിടയായി. ഒടിയൻ, തൈലത്തിന്റെ സഹായത്താൽ രൂപമാറ്റം നടത്തി ഒരു പോത്തിന്റെ രൂപം ധരിക്കുകയും ദൂരേയ്ക്കു് ഓടിപ്പോകുകയും ചെയ്തു. കള്ളൻ ഇതുകണ്ട് അത്ഭുത പരതന്ത്രനായി. തെങ്ങിനു ത്ഴെയിറങ്ങിയ കള്ളൻ ഇതു പരീക്ഷിക്കാനുറച്ചു. പാറയുടെ വിടവിൽനിന്നു തൈലം കണ്ടെടുത്ത കള്ളൻ അതുപയോഗിച്ച് മുമ്പുകേട്ട മന്ത്രം ഉരുവിട്ടപ്പോൾ ഉടനടി ഒരു വെട്ടുപോത്തായിത്തീർന്നു. എങ്ങനെ പഴയ രൂപത്തിലെത്തുമെന്നുള്ള കാര്യത്തിൽ കള്ളനു യാതൊരു ധാരണയുമില്ലായിരുന്നു. കളളുകുടിച്ചു പൂസായിരുന്ന പോത്തു രൂപത്തിലുള്ള കള്ളൻ, ഒടിയൻ മുമ്പു പോയ വഴിയേ ഓടിപ്പോയെങ്കിലും ഒടിയനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. പരവശനായ കള്ളൻ എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി. ഓടിയോടി ഒരു കാടിനു സമീപമെത്തിയപ്പോൾ ഒടിയൻ പോത്തുരൂപത്തിൽ അവിടെ ആരെയോ നോക്കി നിൽക്കുന്നതു കാണായി. ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയ ഒടിയൻ തന്റെ നേരേ മറ്റൊരു പോത്ത് പാഞ്ഞുചെല്ലുന്നതു കണ്ടു സംഭ്രമിച്ചുപോയി. ഞൊടിയിടയിൽ ഒടിയൻ അവിടെനിന്നു പരമാവധി വേഗത്തിലോടുകയും ഏറെ ദൂരം പിന്നിടവേ രക്ഷയില്ലെന്നു കണ്ട് സ്വന്തം വീടു ലക്ഷ്യമാക്കി ഓടി. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ ഒടിയനായ പോത്തും കള്ളുകുടിയനായ പോത്തും ഒടിയന്റെ വീടിനു മുന്നിലെത്തി. ശബ്ദം കേട്ട് ഒടിയന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോൾ സംഭ്രമിച്ചു പോയി. രണ്ടു പോത്തുകൾ കൺമുന്നിൽ നിൽക്കുന്നു. ഇതിൽ ഏതാണ് തന്റെ ഭർത്താവെന്നു നിശ്ചയമില്ലാതിരുന്ന അവർ രണ്ടു പോത്തുകളെ മേലേയ്ക്കും ചൂടുവെള്ളം കോരിയൊഴിച്ചു. സ്വന്തം ശരീരത്തിലേയ്ക്കു ഉടനടി കൂടുമാറ്റ നടത്തിയ വിവസ്ത്രനായ കള്ളൻ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി.  == ഉപസംഹാരം == മൃഗങ്ങളുടെ കൊമ്പ്, തോൽ എന്നിവ ഉപയോഗിച്ച് വേഷപ്രശ്ചന്നരായി എതിരാളികളെ ഭയപ്പെടുത്തുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് ദിവ്യത്വം വരുത്താനുണ്ടാക്കിയ കഥകളായിരിക്കാം ഇതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. പീഡകരായ വ്യക്തികളെ നേരിട്ട് എതിർക്കാനാവാത്ത അവസ്ഥയിൽ അധഃസ്ഥിതവിഭാഗക്കാരുടെ അവസാന രക്ഷാമാർഗ്ഗമായി അക്കാലത്ത് രൂപപ്പെടുത്തിയതായിരിക്കാം ഒടിവിദ്യയെന്നും പറയാവുന്നതാണ്. കാലക്രമേണ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ മാറിവന്നു. ഏതൊരാളെയും പേടിപ്പിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയെന്ന ആധുനിക ക്വട്ടേഷൻ ഗുണ്ടകളുടെ രീതിയുടെ ഒരു പ്രാക് രൂപമാണ് ഒടിവിദ്യ എന്ന് നിസ്സംശയം പറയാവുന്നതാണ്. 1930 കളിൽ കേരളത്തിലുടനീളമുള്ള പ്രദേശങ്ങളിൽ ഒട്ടേറെ ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. കേരളത്തിൽ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ ജനങ്ങളുടെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ എവിടെയും ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാമെന്ന് അക്കാലത്ത് ആളുകൾ ഭയപ്പെട്ടിരുന്നു. വെളിച്ചം കുറവായിരുന്നതും വനമേഖലകളുടെ ആധിക്യവും ഒടിന്മാരുടെ വിഹാരത്തിന് അനുകാല സാഹചര്യങ്ങളായിരുന്നു. പിൽക്കാലത്ത് വൈദ്യുത വിളക്കുകളുടെ അരങ്ങേറ്റത്തോടെ ഒടിയന്മാർ രംഗം വിട്ടുവെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന നീചമായ പ്രവൃത്തി, അനുഷ്ഠാന കർമ്മമെന്ന പേരുവിളിച്ചാണ് ഒടിയൻമാർ നിർവ്വഹിച്ചിരുന്നത്. സ്ഥലത്തെ നാടുവാഴികളിൽനിന്നോ അല്ലെങ്കിൽ പൌര പ്രമുഖരിൽനിന്നോ ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായവരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ സവർണ്ണ ഭേദമില്ലാതെ അവരുടെ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാരെന്നും നിഗമനങ്ങളുണ്ട്. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങൾ മനസാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ ഇവർ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നാണ് കരുതേണ്ടത്. സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ജനപ്രിയ ഗായകരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് ഭരണാധികാരികൾ തങ്ങളുടെ കാര്യസാധ്യത്തിനായി അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.{{Myth-stub}} [[വർഗ്ഗം:നാട്ടറിവ്]] <ref>ഒടിയൻ -എന്റെ തോന്നലുകൾ- ബ്ലോഗ്]http://praveen-sekhar.blogspot.com/2012/03/blog-post_24.html </ref> 3ciujpfbrjf360j0xpjw8hgxaqpzelt യതി 0 70096 4634151 4608246 2026-06-29T00:55:15Z Malikaveedu 16584 4634151 wikitext text/x-wiki {{Prettyurl|Yeti}} {{Otheruses4||ഛന്ദഃശാസ്ത്രത്തിലെ യതിയെക്കുറിച്ച് അറിയാൻ|യതി (വൃത്തശാസ്ത്രം)}} {{Infobox Paranormalcreatures |Creature_Name = '''യതി''' |Image_Name = Yetiscalp.JPG |Image_Caption = Purported Yeti [[scalp]] at [[Khumjung]] [[monastery]] |Grouping = [[Cryptid]] ,[[Orangutan]] |Sub_Grouping = [[Homin]], [[Hominid]] |AKA = Abominable Snowman <br />Migoi, Meh-teh et al. |Country = [[നേപ്പാൾ]], [[ടിബറ്റ്]], [[ചൈന]] |Region = [[Himalayas]] |Habitat = പർവ്വതങ്ങൾ |Status = }} [[നേപ്പാൾ]], [[ടിബറ്റ്]] എന്നിവിടങ്ങളിലെ [[ഹിമാലയം|ഹിമാലയൻ]] പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് '''യതി'''.''മെഹ്-ടെഹ്'' എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു.<ref>{{cite book |title=The Sherpa and the Snowman|url=https://archive.org/details/in.ernet.dli.2015.149169|author=Charles Stonor|year=1955 [[Daily Mail]] |publisher=Hollis and Carter}}</ref> യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാൽ ഇത് ഒരു സങ്കല്പ്പം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്.<ref name=bigfoot>{{cite book |title=Bigfoot: The Yeti and Sasquatch in Myth and Reality |author=John Napier |year= 2005 |isbn=0-525-06658-6 |publisher=N. Abbot |location=London}}.</ref> [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിൽ]] [[ബിഗ്‌ഫൂട്ട്|ബിഗ്ഫൂട്ട്]] എന്ന പേരിൽ സമാനരീതിയിലുള്ള ഒരു സാങ്കൽപ്പികജീവിയെപ്പറ്റിയുള്ള മിത്ത് നിലവിലുണ്ട്.[[ഷെർപ്പ|ഷെർപ്പകൾക്കിടയിലും]] ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങൾക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്.ബീഭത്സരൂപിയായ മഞ്ഞുമനുഷ്യനാണ്‌ യതി എന്നും ഹിമക്കരടിയാണ്‌ യതി എന്നും വിശ്വാസങ്ങളുണ്ട്. ഹിമാലയ പർവത നിരകളിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 1997-ൽ [[ഇറ്റലി|ഇറ്റാലിയൻ]] [[പർവ്വതാരോഹകൻ|പർവ്വതാരോഹകനായ]] [[റെയ്‌നോൾഡ് മെസ്സ്നർ]] യതിയെ നേരിൽ കണ്ടതായി അവകാശപ്പെടുന്നു.<ref>{{cite book | last = മെസ്സ്നർ | first = റെയ്‌നോൾഡ് | coauthors = | title = My Quest for the Yeti: Confronting the Himalayas' Deepest Mystery | publisher = സെന്റ് മാർട്ടിൻ പ്രെസ്സ് | year = 2000 | location = ന്യൂ യോർക്ക് | url =https://archive.org/details/isbn_9780312203948| doi = | isbn = 978-0-312-20394-8 }}</ref> == മറ്റു പേരുകൾ == * Meh-teh * Dzu-teh * Migoi അഥവാ Mi-go * Kang Admi ==അവലംബം== <references/> [[Category:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ]] ag1ce5d52m5g6qd4nea95ks23o3t4xz കൊടിത്തൂവ 0 107925 4634159 4566106 2026-06-29T02:05:53Z Malikaveedu 16584 4634159 wikitext text/x-wiki {{Prettyurl|Tragia involucrata}} {{taxobox |image = Tragia involucrata 03.JPG |status = |status_system = |regnum = [[Plant]]ae |unranked_divisio = [[Angiosperms]] |unranked_classis = [[Eudicots]] |unranked_ordo = [[Rosids]] |ordo = [[Malpighiales]] |familia = [[Euphorbiaceae]] |genus = ''[[Tragia]]'' |species = '''''T. involucrata''''' |binomial = ''Tragia involucrata'' |binomial_authority =L. |}} കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ '''കൊടുത്തൂവ''' അഥവാ '''കൊടിത്തൂവ''' (ശാസ്ത്രീയനാമം: ''Tragia'' ''involucrata''<ref>{{Cite web |url=http://www.flowersofindia.net/catalog/slides/Climbing%20Nettle.html |title=Climbing Nettle, Flowers of India |access-date=2012-08-08 |archive-date=2012-07-07 |archive-url=https://web.archive.org/web/20120707041050/http://www.flowersofindia.net/catalog/slides/Climbing%20Nettle.html |url-status=dead }}</ref>, common name = climbing nettle'','' ആയുർവേദം- "ദുസ്പർശ"). വള്ളിയായി പടർന്നു കയറുന്ന ഇതിനെ '''കൊടുത്ത''' എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ '''ചൊറിയണം''' എന്നും '''കടിത്തുമ്പ''' എന്നും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ [[തുമ്പ (ചെടി)|തുമ്പ]] എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ [[തുമ്പ]] എന്ന പേരിൽ വേറൊരു ചെടിയുമുണ്ട്. ==രൂപവിവരണം== പടരുന്നുവളരുന്ന ഒരു നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയറുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും. ==രസാദി ഗുണങ്ങൾ== രസം :കടു, തിക്തം, മധുരം, കഷായം ഗുണം :ലഘു, സ്നിഗ്ധം വീര്യം :ശീതം വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref> ==ഔഷധയോഗ്യ ഭാഗം== വേര്, സമൂലം<ref name=" vns1"/> ==ചിത്രശാല== <gallery> പ്രമാണം:Tragia involucrata - കടിത്തുമ്പ.JPG|കടിത്തുമ്പ പ്രമാണം:Tragia involucrata11.JPG|at Thrissur, Kerala പ്രമാണം:Koduthoova.jpg|കൊടുത്തൂവ വേരു, കേരളം പ്രമാണം:Catterpillar On Leaf.jpg|കൊടിത്തൂവ ഇലയിലെ ശലഭ പുഴു </gallery> ==അവലംബം== {{Reflist}} ==പുറത്തേക്കുള്ള കണ്ണികൾ== [[വർഗ്ഗം:ഔഷധസസ്യങ്ങൾ]] [[വർഗ്ഗം:ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങൾ]] [[വർഗ്ഗം:വള്ളിച്ചെടികൾ]] [[വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ]] [[വർഗ്ഗം:വിഷസസ്യങ്ങൾ]] [[വർഗ്ഗം:ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ]] [[വർഗ്ഗം:കേരളത്തിലെ സസ്യജാലം]] {{plant-stub}} 4dofobz37k5md1eo4cdlclv9ellrht5 4634160 4634159 2026-06-29T02:12:48Z Malikaveedu 16584 4634160 wikitext text/x-wiki {{Prettyurl|Tragia involucrata}} {{taxobox |image = Tragia involucrata 03.JPG |status = |status_system = |regnum = [[Plant]]ae |unranked_divisio = [[Angiosperms]] |unranked_classis = [[Eudicots]] |unranked_ordo = [[Rosids]] |ordo = [[Malpighiales]] |familia = [[Euphorbiaceae]] |genus = ''[[Tragia]]'' |species = '''''T. involucrata''''' |binomial = ''Tragia involucrata'' |binomial_authority =L. |}} കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ '''കൊടുത്തൂവ''' അഥവാ '''കൊടിത്തൂവ''' (ശാസ്ത്രീയനാമം: ''Tragia'' ''involucrata''<ref>{{Cite web |url=http://www.flowersofindia.net/catalog/slides/Climbing%20Nettle.html |title=Climbing Nettle, Flowers of India |access-date=2012-08-08 |archive-date=2012-07-07 |archive-url=https://web.archive.org/web/20120707041050/http://www.flowersofindia.net/catalog/slides/Climbing%20Nettle.html |url-status=dead }}</ref>, common name = climbing nettle'','' ആയുർവേദം- "ദുസ്പർശ"). വള്ളിയായി പടർന്നു കയറുന്ന ഇതിനെ '''കൊടുത്ത''' എന്നും പറയാറുണ്ടു്. ഇത് തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ '''ചൊറിയണം''' എന്നും '''കടിത്തുമ്പ''' എന്നും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ [[തുമ്പ (ചെടി)|തുമ്പ]] എന്നും ഈ ചെടിയെ വിളിക്കാറുണ്ടു്. എന്നാൽ [[തുമ്പ]] എന്ന പേരിൽ വേറൊരു ചെടിയുമുണ്ട്. ==രൂപവിവരണം== മരങ്ങളിൽ പടരുന്നുവളരുന്ന ഒരു നിത്യ ഹരിത ഓഷധിയാണ്. ചുറ്റിക്കയറുന്ന ഒന്നോ അതിൽകൂടുതലോ ശാഖകളുണ്ടാവും. ==രസാദി ഗുണങ്ങൾ== രസം :കടു, തിക്തം, മധുരം, കഷായം ഗുണം :ലഘു, സ്നിഗ്ധം വീര്യം :ശീതം വിപാകം :കടു <ref name="vns1">ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്</ref> ==ഔഷധയോഗ്യ ഭാഗം== വേര്, സമൂലം<ref name=" vns1"/> ==ചിത്രശാല== <gallery> പ്രമാണം:Tragia involucrata - കടിത്തുമ്പ.JPG|കടിത്തുമ്പ പ്രമാണം:Tragia involucrata11.JPG|at Thrissur, Kerala പ്രമാണം:Koduthoova.jpg|കൊടുത്തൂവ വേരു, കേരളം പ്രമാണം:Catterpillar On Leaf.jpg|കൊടിത്തൂവ ഇലയിലെ ശലഭ പുഴു </gallery> ==അവലംബം== {{Reflist}} ==പുറത്തേക്കുള്ള കണ്ണികൾ== [[വർഗ്ഗം:ഔഷധസസ്യങ്ങൾ]] [[വർഗ്ഗം:ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങൾ]] [[വർഗ്ഗം:വള്ളിച്ചെടികൾ]] [[വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ]] [[വർഗ്ഗം:വിഷസസ്യങ്ങൾ]] [[വർഗ്ഗം:ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ]] [[വർഗ്ഗം:കേരളത്തിലെ സസ്യജാലം]] {{plant-stub}} ayus2r75lczwvyk88ufcbxjt8xcpm9a ഐവി 0 114915 4634177 3626910 2026-06-29T09:26:10Z Meenakshi nandhini 99060 4634177 wikitext text/x-wiki {{prettyurl|Ivy}} {{taxobox |name = ''ഐവി'' | image = Hedera helix1.JPG | image_caption = ''പ്രായപൂർത്തിവന്ന ചെടിയുടെ ഇലയും പഴവും'' |regnum = [[Plantae]] |unranked_divisio = [[Angiosperms]] |unranked_classis = [[Eudicots]] |unranked_ordo = [[Asterids]] |ordo = [[Apiales]] |familia = [[Araliaceae]] |genus = ''[[Hedera]]'' |species = '''''H. helix''''' |binomial = ''Hedera helix'' |binomial_authority = [[Carolus Linnaeus|L.]] |}} പടർന്നുകയറുന്ന വിവിധയിനം വള്ളിച്ചെടികളുടെ പൊതുവായ പേര്. എന്നാൽ ''ഹെഡേറ (Hedera)'' ജനുസ്സിൽപ്പെട്ട ചെടികളെയാണ് മുഖ്യമായി ഈ പേരുകൊണ്ടുദ്ദേശിക്കുന്നത്. [[ഇംഗ്ലീഷ്]] ''ഐവി (Ivy)'' എന്നു സാധാരണ അറിയപ്പെടുന്ന ''ഹെഡേറ ഹെലിക്സ് (Hedera helix)'' [[യൂറോപ്പ്|യൂറോപ്പിൽ]] സർ‌‌വസാധാരണമാണ്. പുരാതന [[ഗ്രീസ്|ഗ്രീക്കുകാരുടെയും]] [[റോം|റോമാക്കാരുടെയും]] കാലം മുതൽ തന്നെ ഇത് ഒരു അലങ്കാര സസ്യമെന്ന നിലയിൽ വളരെയധികം വിലമതിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇത് ഭിത്തികളുടെയും പാറകളുടെയും മറ്റും ആവരണം എന്ന നിലയിൽ യു. എസ്സിൽ ധാരാളമായി വളർത്തപ്പെടുന്നു. ഒരു നിത്യഹരിതസസ്യമായ ഇതിന്റെ തണ്ടിൽ, ചെടി ചെറുതായിരിക്കുമ്പോൾ, പറ്റിപിടിച്ചുകയറാൻ സഹായകമായ [[വായവ]] (aerial) വേരുകൾ ധാരാളമായുണ്ട്. എന്നാൽ വളർച്ചയെത്തിയ ഐവിക്ക് കുറ്റിച്ചെടിയുടെ ഘടനയാണുള്ളത്. വായവവേരുകൾ ഇവയിൽ കാണുകയില്ല. പച്ചനിറത്തിലുള്ള ധാരാളം ചെറിയ [[പൂവ്|പൂക്കൾ]] ചേർന്ന് [[കുട|കുടയുടെ]] ആകൃതിയുള്ള പൂങ്കുല ആയിത്തീരുന്നു. ശരത്കാലത്താണ് പൂവിടൽ. തുടർന്ന് വസന്തമാവുമ്പോഴേക്ക് കറുത്ത പഴങ്ങൾ ഉണ്ടാകുന്നു.<ref>http://www.thegardenhelper.com/growingivy.html Care and Cultivation of Ivy</ref> == ഇംഗ്ലീഷ് ഐവി == ഇംഗ്ലീഷ് ഐവിയിൽത്തന്നെ വിവിധ ഇനങ്ങൾ ഉണ്ട്. വെള്ള, [[മഞ്ഞ]] കടുംനിറങ്ങൾ എന്നിവ ചേർന്നു കാണപ്പെടുന്ന ഇലകളാണ് ഇവയുടേത്. മതിലുകൾ, തോട്ടങ്ങൾ, തൂക്കിയിടുന്ന ചട്ടികൾ, ഗ്രീൻ‌‌ഹൗസുകൾ എന്നിവയിലെല്ലാം ഇംഗ്ലീഷ് ഐവിയുടെ വിവിധയിനങ്ങൾ നട്ടുവളർത്തപ്പെടുന്നു. തണുപ്പുള്ളയിടങ്ങളിൽ തറയിലും ഇത് പടർത്താറുണ്ട്. അതിശൈത്യത്തെ അതിജീവിക്കാൻ ഇവയിൽ പലതിനും കഴിയില്ല.<ref>http://www.thegardenhelper.com/ivy3.htm Removing and Transplanting English Ivy</ref> == ജാപ്പനീസ് ഐവി == ബോസ്റ്റൺ അഥവാ ജപ്പനീസ് ഐവി (Parthenocissus tricuspidata) [[ചൈന|ചൈനയിലും]] [[ജപ്പാൻ|ജപ്പാനിലും]] ആണ് കാണപ്പെട്ടിരുന്നത്. ഇതിന് രണ്ടുതരം ഇലകളുണ്ട്; സാധാരണ കാണപ്പെടുന്ന മൂന്ന് ഇതളുകളുകളുള്ളവയും, ശരത്കാലമാവുന്നതോടെ തിളങ്ങുന്ന ചുവപ്പായി മാറുന്നവയും, വടക്കേ [[അമേരിക്ക|അമേരിക്കയിൽ]] കെട്ടിടങ്ങളിലും മതിലുകളിലും പടർത്താനായി വളർത്തുന്ന ഏറ്റവും സാധാരണയിനമാണ് ഇത്.<ref>http://en.wikipedia.org/wiki/Parthenocissus_tricuspidata Parthenocissus tricuspidata</ref> == ജർമൻ ഐവി == ജർമൻ ഐവി (Herniaria glabra), ഗ്രൗണ്ട് ഐവി (Nepeta glechoma), കെനിൽ‌‌വർത് ഐവി (Linaria cymbalaria), പോയ്സൺ ഐവി (Rhus toxicodendron) തുടങ്ങിയവ ''ഹെഡേറയുമായി'' യാതൊരു ബന്ധവുമില്ലാത്ത ഇനങ്ങളാകുന്നു. ഇവയെല്ലാം തന്നെ പരസ്പരബന്ധമില്ലാത്ത സസ്യകുടുംബങ്ങളിൽ പെടുന്നവയാണുതാനും.<ref>http://luirig.altervista.org/schedeit/fo/herniaria_glabra.htm Herniaria glabra</ref><ref>http://www.pfaf.org/database/plants.php?Glechoma+hederacea Glechoma hederacea - L. (Ground Ivy)</ref><ref>http://www.pfaf.org/database/plants.php?Cymbalaria+muralis Kenilworth Ivy</ref><ref>http://www.answers.com/topic/rhus-toxicodendron Rhus Toxicodendron</ref> == അവലംബം == {{reflist}} == പുറംകണ്ണികൾ == *[http://powo.science.kew.org/taxon/urn:lsid:ipni.org:names:90723-1 Kew plant profiles: ''Hedera helix'' (common ivy)] * {{cite web |url = https://www.telegraph.co.uk/earth/earthnews/7723508/Ivy-is-good-for-walls-finds-Oxford-University-study.html |archive-url = https://web.archive.org/web/20100520053656/http://www.telegraph.co.uk/earth/earthnews/7723508/Ivy-is-good-for-walls-finds-Oxford-University-study.html |url-status = dead |archive-date = 20 May 2010 |title = Ivy is good for walls, finds Oxford University study |last = Hutchison |first = Peter |publisher = Telegraph |date = 14 May 2010 |website = The Telegraph |access-date= 13 March 2014 }} * {{cite web |url = https://www.researchgate.net/publication/346680073 |title = Hedera helix ssp. helix, leaves of a wild specimen |last = Walkowiak |first = Radoslaw |publisher = CTC Digital Plant Collection |date = 2020 |website = ResearchGate }} {{Taxonbar|from=Q26771}} {{Authority control}} [[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]] [[വർഗ്ഗം:കാൾ ലിനേയസ് നാമകരണം ചെയ്തവ]] [[വർഗ്ഗം:ആഫ്രിക്കയിലെ സസ്യജാലം]] [[വർഗ്ഗം:യൂറോപ്പിലെ സസ്യജാലം]] [[വർഗ്ഗം:ആഫ്രിക്കയിലെ ഉദ്യാനസസ്യങ്ങൾ]] 61lp0x22ars1sm2o2mfdcv0r26mtkc0 പെരളശ്ശേരി 0 117058 4634108 4633769 2026-06-28T14:14:35Z Malikaveedu 16584 [[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]] ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]] ഉപയോഗിച്ച് 4634108 wikitext text/x-wiki {{Infobox settlement | name = പെരളശ്ശേരി | native_name = | native_name_lang = | other_name = | nickname = | settlement_type = [[പട്ടണം]] | image_skyline = Peralassery town.jpg | image_alt = | image_caption = പെരളശ്ശേരി പട്ടണം | pushpin_map = India Kerala#India | pushpin_label_position = right | pushpin_map_alt = | pushpin_map_caption = Location in Kerala, India | coordinates = {{coord|11.849140|N|75.486010|E|display=inline,title}} | subdivision_type = Country | subdivision_name = {{flag|ഇന്ത്യ}} | subdivision_type1 = [[States and territories of India|State]] | subdivision_name1 = [[കേരളം]] | subdivision_type2 = [[List of districts of India|District]] | subdivision_name2 = [[Kannur district|കണ്ണൂർ]] | subdivision_type3 = [[List of talukas of Kerala|Taluk]] | subdivision_name3 = [[Kannur taluk|കണ്ണൂർ]] | established_title = <!-- Established --> | established_date = | founder = | named_for = | government_type = | governing_body = Peralasseri Grama Panchayat | unit_pref = Metric | area_footnotes = | area_rank = | area_total_km2 = 10.76 | elevation_footnotes = | elevation_m = | population_total = 16,821 | population_as_of = 2011 | population_rank = | population_density_km2 = auto | population_demonym = | population_footnotes = | demographics_type1 = Languages | demographics1_title1 = Official | demographics1_info1 = [[Malayalam language|മലയാളം]], ഇംഗ്ലീഷ് | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code_type = [[Postal Index Number|PIN]] | postal_code = | registration_plate = | website = | iso_code = [[ISO 3166-2:IN|IN-KL]] | footnotes = }} ''ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിന്, ദയവായി'' [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്]] ''കാണുക.'' കേരളത്തിലെ [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ]] ആസ്ഥാനമായ ഒരു ചെറുപട്ടണമാണ് '''പെരളശ്ശേരി'''. കണ്ണൂർ-കൂത്തുപറമ്പ് [[സംസ്ഥാനപാത 38 (കേരളം)|സംസ്ഥാന പാത 38]] -ൽ, [[കണ്ണൂർ]] നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരെയായി, [[അഞ്ചരക്കണ്ടി പുഴ|അഞ്ചരക്കണ്ടി പുഴയുടെ]] തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.<ref>{{cite web|url=http://www.censusindia.net/results/town.php?stad=A&state5=999|title=Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)|access-date=2008-11-01|publisher=Census Commission of India|archive-url=https://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999|archive-date=2004-06-16}}</ref> == ഭൂമിശാസ്ത്രം == [[File:Peralassery_Hanging_Bridge.jpg|കണ്ണി=https://en.wikipedia.org/wiki/File:Peralassery_Hanging_Bridge.jpg|ലഘുചിത്രം|പെരളശ്ശേരിയിലെ തൂക്കുപാലം]] [[File:Peralasseri_A.K.G._Smaraka_Govt._Higher_Secondary_School.JPG|കണ്ണി=https://en.wikipedia.org/wiki/File:Peralasseri_A.K.G._Smaraka_Govt._Higher_Secondary_School.JPG|ലഘുചിത്രം|എ.കെ.ജി ഹൈസ്കൂൾ, പെരളശ്ശേരി]] ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് 14 കിലോമീറ്റർ (8.7 മൈൽ) ദൂരെയാണ് പെരളശ്ശേരി സ്ഥിതിചെയ്യുന്നത്. ഈ പട്ടണത്തോട് ഏറ്റവുമടുത്തുള്ള മറ്റു പട്ടണങ്ങളും റെയിൽവേ സ്റ്റേഷനുകളും 14 കിലോമീറ്റർ (8.7 മൈൽ) ദൂരെയുള്ള [[തലശ്ശേരി|തലശ്ശേരിയും]] 15 കിലോമീറ്റർ (9.3 മൈൽ) അകലെയുള്ള [[കണ്ണൂർ|കണ്ണൂരുമാണ്]]. [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]], [[വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്|വെങ്ങാട്]], [[അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്|അഞ്ചരക്കണ്ടി]], [[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]] എന്നീ 4 പഞ്ചായത്തുകൾ ഈ പട്ടണത്തെ വലയം ചെയ്തിരിക്കുന്നു. ഈ പട്ടണം ഇവിടെ സ്ഥിതിചെയ്യുന്ന ചരിത്രപരമായ [[പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം|സുബ്രഹ്മണ്യസ്വാമിക്ഷേത്രം]], സമ്പന്നമായ സാംസ്കാരിക പൈതൃകം, കമ്മ്യൂണിസ്റ്റ് നേതാവ് [[എ.കെ. ഗോപാലൻ|എ.കെ. ഗോപാലന്റെ]] ജന്മസ്ഥലം എന്നിവയുടെ പേരിലും പ്രശസ്തമാണ്. ചതുരാകൃതിയിലുള്ള ഒരു വലിയ കുളത്തിലേക്ക് നയിക്കുന്ന എണ്ണമറ്റ പടവുകളുള്ള, വാസ്തുവിദ്യാപരമായ വലിയ പടിക്കിണറിന് പേരുകേട്ടതാണ് ഈ ക്ഷേത്രം. സർപ്പപൂജയ്ക്ക് പേരുകേട്ട ക്ഷേത്രമായ ഇവിടെ ഭക്തർ പതിവായി കോഴിമുട്ടകൾ (മുട്ട ഒപ്പിക്കൽ) അർപ്പിക്കുകയും സർപ്പ പ്രീതിക്കായി കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. == ഐതിഹ്യം == ഐതിഹ്യ പ്രകാരം ശ്രീരാമൻറെ വനവാസകാലത്തോളം പഴക്കമുണ്ട് ഇവിടെ സ്ഥിതിചെയ്യുന്ന [[പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം|സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്.]] ഇവിടെയത്തി ക്ഷേത്രദർശനം നടത്തിയ ശ്രീരാമന് ഇവിടെ സുബ്രഹ്മണ്യസാന്നിധ്യം അനുഭവപ്പെട്ടു. അക്കാലത്ത് അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിക്കുകയായിരുന്നു സുബ്രഹ്മണ്യസ്വാമി. സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്താൻ ശ്രേഷ്ഠമായ ഒരു ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു. വിഗ്രഹത്തിനായ ശില അന്വേഷിച്ചു പോയ ഹനുമാൻ മുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ബിംബത്തിൻറെ സഥാനത്ത് പ്രതിഷ്ഠിച്ചു. ഈ സമയത്താണ് ഹനുമാൻ ബിംബവുമായ് എത്തിയത്. വള എടുത്തിട്ടു പ്രതിഷ്ഠ നടത്തിക്കൂടെ എന്നു ചോദിച്ചുകൊണ്ട് ഹനുമാൻ വള അവിടെനിന്ന് തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ അത് അവിടെനിന്ന് ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വളയിൽ വന്നിരുന്നുകൊണ്ട് അത് എടുക്കരുതെന്ന് ഫണമുയർത്തി മുന്നറിയപ്പ് നൽകി. പെരുവളയിൽ സുബ്രഹ്മണ്യസ്വാമി ഇതിനകം കുടികൊണ്ടെന്ന് മനസ്സിലാക്കിയ ശ്രീരാമൻ, തുടർന്ന് അവിടെ പ്രതിഷ്ഠ കഴിഞ്ഞതായി പ്രഖ്യാപിച്ചു. അങ്ങനെ പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം ആദ്യം പെരുവളശ്ശേരി എന്നും കാലാന്തരത്തിൽ അത് ലോപിച്ച് '''പെരളശ്ശേരി''' എന്നും രൂപാന്തരം പ്രാപിച്ചു. == ജനസംഖ്യാശാസ്‌ത്രം == 2011 ലെ കനേഷുമാരി പ്രകാരം പെരളശ്ശേര പട്ടണത്തിൽ 7,687 (45.7%) പുരുഷന്മാരും 9,134 (54.3%) സ്ത്രീകളും ഉൾപ്പെടെ 16,821 ജനസംഖ്യയുണ്ടായിരുന്നു. 10.76 ചതുരശ്ര കിലോമീറ്റർ (4.15 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പെരളശ്ശേരി സെൻസസ് പട്ടണത്തിൽ 3,830 കുടുംബങ്ങൾ താമസിക്കുന്നു. സംസ്ഥാന ശരാശരിയായ 1,084 നേക്കാൾ 1,188 ശതമാനം കൂടുതലാണ് ഇവിടുത്തെ സ്ത്രീ പുരുഷ ലിംഗാനുപാതം. പെരളശ്ശേരിയിൽ, ജനസംഖ്യയുടെ 10.3% പേർ 6 വയസ്സിന് താഴെയുള്ളവരാണ്. പെരളശ്ശേരിയുടെ ആകെ സാക്ഷരതയായ 97.9% സംസ്ഥാന ശരാശരിയായ 94% നേക്കാൾ കൂടുതലാണ്. പുരുഷന്മാരുടെ സാക്ഷരത 98.8% ഉം സ്ത്രീ സാക്ഷരത 97% ഉം ആണ്.<ref>{{cite book |last1=Kerala |first1=Directorate of Census Operations |url=https://censusindia.gov.in/2011census/dchb/3202_PART_B_KANNUR.pdf |title=District Census Handbook, Kannur |publisher=Directorate of Census Operations, Kerala |location=Thiruvananthapuram |page=192,193 |access-date=14 July 2020}}</ref> == മതം == 2011 ലെ കനേഷുമാരി പ്രകാരം പെരളശ്ശേരി പട്ടണത്തിലെ ആകെ ജനസംഖ്യ 16,821 ആണ്. അതിൽ 79.4% ഹിന്ദുക്കളും 20.4% മുസ്ലീങ്ങളും 0.2% മറ്റുള്ളവരും ഉൾപ്പെടുന്നു.<ref name="census2011">{{cite web|url=http://www.censusindia.gov.in/2011census/C-01/DDW32C-01%20MDDS.XLS|title=Religion – Kerala, Districts and Sub-districts|work=Census of India 2011|publisher=Office of the Registrar General}}</ref> == ഗതാഗതം == കണ്ണൂർ - കുത്തുപറമ്പ് സംസ്ഥാന പാത കടന്നുപോകുന്ന ഈ പട്ടണത്തിൽനിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയാണ് [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം]] സ്ഥിതിചെയ്യുന്നത്. പട്ടണത്തിന് സമീപം [[അഞ്ചരക്കണ്ടി പുഴ|അഞ്ചരക്കണ്ടി പുഴയ്ക്ക്]] കുറുകെയുള്ള പെരളശ്ശേരി പാലം കണ്ണൂർ ജില്ലയിലെ ചുരുക്കം ചില തൂക്കുപാലങ്ങളിൽ ഒന്നാണ്. == അവലംബങ്ങൾ == [[വർഗ്ഗം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ]] a1n110xvcghv8o6hn5obv0b3ocmna4y പിരായിരി ഗ്രാമപഞ്ചായത്ത് 0 118649 4634099 4631907 2026-06-28T13:35:40Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634099 wikitext text/x-wiki {{prettyurl|Pirayiri Gramapanchayath}} {{കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ |സ്ഥലപ്പേർ= പിരായിരി |അപരനാമം = |ചിത്രം = |ചിത്രം വീതി = |ചിത്രം തലക്കെട്ട് = |ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം = പാലക്കാട്<ref></ref> |നിയമസഭാമണ്ഡലം= |ലോകസഭാമണ്ഡലം= |അക്ഷാംശം = 10.76 |രേഖാംശം = 76.62 |ജില്ല = പാലക്കാട് |ഭരണസ്ഥാപനങ്ങൾ = |ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ് |ഭരണനേതൃത്വം = |വിസ്തീർണ്ണം = 18.69 |ജനസംഖ്യ = 30439 |ജനസാന്ദ്രത = 1629 |Pincode/Zipcode = |TelephoneCode = |പ്രധാന ആകർഷണങ്ങൾ = |കുറിപ്പുകൾ= }} [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പാലക്കാട് താലൂക്ക്|പാലക്കാട് താലൂക്കിൽ]] [[പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്|പാലക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പിരായിരി ഗ്രാമപഞ്ചായത്ത്.'''<ref>http://www.trend.kerala.gov.in {{Webarchive|url=https://web.archive.org/web/20190902161720/http://www.trend.kerala.gov.in/ |date=2019-09-02</ref> പിരായിരി പഞ്ചായത്ത് രൂപീകൃതമായത് 1.1.1962ൽ‍ ആണ്. പിരായിരി, കൊടുന്തിരപ്പുള്ളി എന്നീ രണ്ടു പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പിരായിരി പഞ്ചായത്ത് രൂപീകരിച്ചത്. 18.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 12 വാർഡുകളായി വിഭജിച്ചിരിക്കുന്നു.<ref>http://lsgkerala.in/ {{Webarchive|url=https://web.archive.org/web/20161110011609/http://lsgkerala.in/ |date=2016-11-10</ref> ==അതിർത്തികൾ== *വടക്ക്- [[പറളി]], [[പുതുപ്പരിയാരം]] പഞ്ചായത്തുകളും *തെക്ക് [[കണ്ണാടി]], [[മാത്തൂർ]] പഞ്ചായത്തുകളും, *കിഴക്ക് [[പുതുപ്പരിയാരം]] പഞ്ചായത്തും, [[പാലക്കാട് നഗരസഭ|പാലക്കാട് മുനിസിപ്പാലിറ്റിയും]] *പടിഞ്ഞാറ് [[പറളി]], [[മാത്തൂർ]] പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ തെക്കുഭാഗത്തുകൂടി [[കണ്ണാടിപ്പുഴ]]യും, വടക്കുഭാഗത്തുകൂടി [[കൽപ്പാത്തിപ്പുഴ|കൽപാത്തിപ്പുഴയും]], ഒഴുകുന്നു. ==ഭരണസമിതി 2020<ref>{{cite web|title=[[മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്]]|url=https://lsgkerala.gov.in/ml/lbelection/electdmemberdet/2020/670|accessdate=2025-11-15|publisher=തദ്ദേശസ്വയംഭരണവകുപ്പ്|df=dmy-all|archive-date=2025-11-05|archive-url=https://web.archive.org/web/20251105053505/https://lsgkerala.gov.in/ml/lbelection/electdmemberdet/2020/670|url-status=dead}}</ref>== {| class="wikitable sortable" |- ! ക്ര.നം. !! വാർഡ് !!മെമ്പർ!!പാർട്ടി!!സംവരണം |- |1||[[വാരാംമ്പളളം]] || സിത്താര ശശി || ഐ.എൻ.സി ||വനിത |- |2||[[മണിക്കുറ്റിക്കളം]] ||സാദിക് ബാഷ.എസ് ||ഐ.എൻ.സി വൈസ് പ്രസിഡന്റ്‌ ||ജനറൽ |- |3||[[ആന്ത്രാംകുന്ന്]] || മുഹമ്മദ് ഹബീബുളള|| സ്വതന്ത്രൻ ||ജനറൽ |- |4||[[പേഴുങ്കര]] || സഫിയ.വി ||ഐ യു എം.എൽ ||വനിത |- |5||[[മേപ്പറമ്പ്]] || എ.എഫ്.ഷെറീന ബഷീർ || ഐ യു എം.എൽ പ്രസിഡന്റ്||വനിത |- |6||[[പിരായിരി]] || ഷമീർ.എച്ച്||ഐ യു എം.എൽ ||ജനറൽ |- |7||[[മോഴിപുലം]] || മോഹൻദാസ് || സി.പി.ഐ (എം) ||ജനറൽ |- |8||[[കുന്ദംകുളങ്ങര]] || സുമതി.സി || ഐ.എൻ.സി ||വനിത |- |9||[[ഇരുപ്പക്കാട്]] || റഹ്മത്തുന്നീസ ||സ്വതന്ത്രൻ ||വനിത |- |10||[[വലിയമ്മക്കാവ്]] || വിനീത || ബി.ജെ.പി ||വനിത |- |11||[[കുറിശ്ശാംകുളം]] || സൌജ || ഐ യു എം.എൽ ||വനിത |- |12||[[എറയപ്പൊറ്റ]] ||അഫ്സൽ.എൻ.എ || സി.പി.ഐ (എം) ||ജനറൽ |- |13||[[മാപ്പിളക്കാട്]] || പ്രവീൺ.എസ് ||സി.പി.ഐ (എം) || എസ്‌ സി |- |14||[[കുണ്ട്കാട്]] || രമ ||ബി.ജെ.പി ||വനിത |- |15||[[കൊടുന്തിരപ്പുളളി]] || കെ.ആർ.ശിവപ്രസാദ് || ഐ.എൻ.സി|| ജനറൽ |- |16||[[ചേങ്ങോട്]] || ദിനേഷ്.കെ ||ബി.ജെ.പി || ജനറൽ |- |17||[[തരുവക്കോട്]] || സുരേഷ്.പി.ആർ ||സി.പി.ഐ (എം) ||ജനറൽ |- |18||[[പാനപ്പറമ്പ്]] || സുജാത കൃഷ്ണദാസ്.എ || ഐ.എൻ.സി ||വനിത |- |19||[[നാവക്കോട്]] || സുഹറാബഷീർ ||ജെ.ഡി (എസ്) || വനിത |- |20||[[അത്താലൂർ]] || അബദുൾ അസ്സീസ്.കെ ||സ്വതന്ത്രൻ ||ജനറൽ |- |21||[[മേലതി]] || രാജമ്മ എസ് ||ഐ.എൻ.സി ||എസ്‌ സി വനിത |} ==അവലംബം== {{Reflist}} *Census data 2001 == ഇതും കാണുക == *[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]] ==പുറമെ നിന്നുള്ള കണ്ണികൾ== *[http://lsgkerala.in/pirayiripanchayat/ പിരായിരി ഗ്രാമപഞ്ചായത്ത്] {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{Webarchive|url=https://web.archive.org/web/20160304195146/http://lsgkerala.in/pirayiripanchayat/ |date=2016-03-04 }} {{പാലക്കാട് ജില്ലയിലെ ഭരണസംവിധാനം}} {{പാലക്കാട് ജില്ല}} [[വർഗ്ഗം:പാലക്കാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]] {{Palakkad-geo-stub}} cmf7mbxr07ptaqu577wt6jlf15x454z തൊണ്ടി 0 133352 4634157 4566013 2026-06-29T01:38:38Z Malikaveedu 16584 4634157 wikitext text/x-wiki {{Prettyurl|Sterculia urens}} {{taxobox |image=Sterculia urens W IMG_1908.jpg |status = |status_system = |regnum = [[സസ്യം]] |unranked_divisio = [[പുഷ്പിക്കുന്ന സസ്യങ്ങൾ]] |unranked_classis = [[യൂഡികോട്സ്]] |unranked_ordo = [[റോസിഡ്സ്]] |ordo = [[Malvales]] |familia = [[Malvaceae]] |genus = ''[[Sterculia]]'' |species = '''''S. urens''''' |binomial = ''Sterculia urens'' |binomial_authority =[[Roxb.]] |}} സ്റ്റെർക്കുലിയേസീ (Sterculiaceae) കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യമാണ് '''തൊണ്ടി'''. {{ശാനാ|സ്റ്റെർക്കുലിയ യൂറൻസ്, Sterculia urens}}. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്നു. [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]], [[രാജസ്ഥാൻ]] എന്നീ സംസ്ഥാനങ്ങളിലും [[കൊങ്കൺ]] പ്രദേശത്തും ഈ സസ്യം വന്യമായി വളരുന്നു. മഴ കുറവായ സ്ഥലങ്ങളിലെ ഉയരം കുറഞ്ഞ വനപ്രദേശങ്ങളിലാണ് ഇത് സമൃദ്ധമായി വളരുന്നത്. സാമാന്യം വലിപ്പത്തിൽ വളരുന്ന തൊണ്ടിമരത്തിന്റെ ഇളം ശാഖകൾ ലോമിലമാണ്. മരത്തിന്റെ പുറംതൊലി ചില കാലങ്ങളിൽ പാളികളായി ഉരിഞ്ഞുപോകാറുണ്ട്. ശാഖാഗ്രങ്ങളിൽ കൂട്ടമായി കാണപ്പെടുന്ന ഇലകൾ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകൾക്ക് 30 സെന്റിമീറ്ററോളം നീളവും ഏകദേശം അതിന്റെ പകുതി വീതിയും ഉണ്ടായിരിക്കും. ഇലകളുടെ ഉപരിഭാഗം മിനുസമുള്ളതും ലോമരഹിതവുമാണ്. വെളുത്ത സിൽക്കുപോലെയുള്ള ലോമങ്ങൾ നിറഞ്ഞതാണ് അടിഭാഗം. അനുപർണങ്ങളുമുണ്ട്. ഇലകൾ കർണിതമായിരിക്കും. ഡിസംബറിലാണ് തൊണ്ടി പുഷ്പിക്കുന്നത്. അനേകം പുഷ്പങ്ങളുള്ള പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഏകലിംഗിയും സമമിതവും 6-9 സെ.മീ. വ്യാസവുമുള്ള പുഷ്പങ്ങൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. ലോമിലമായ അഞ്ച് ബാഹ്യദളങ്ങളുണ്ടെങ്കിലും പുഷ്പങ്ങൾക്ക് ദളങ്ങളില്ല. കേസരങ്ങൾ ഒരു കറ്റപോലെ കാണപ്പെടുന്നു. അണ്ഡാശയം ഊർധ്വവർത്തിയാണ്. ദൃഢലോമാവൃതമായ ഫോളിക്കിളാണ് കായ്. ഒരു കുലയിൽ 4-6 കായ്കളുണ്ടായിരിക്കും. കായയ്ക്ക് നല്ല കട്ടിയുള്ള തൊണ്ട് ഉള്ളതിനാലാണ് ഇതിന് തൊണ്ടി എന്ന പേര് ലഭിച്ചത്. അഞ്ച് സെന്റിമീറ്ററോളം നീളമുള്ള കായയ്ക്കുള്ളിൽ 3-6 വിത്തുകളുണ്ടായിരിക്കും. ഉണങ്ങിയ വിത്തുകൾക്ക് കറുപ്പുനിറമാണ്. ഏപ്രിൽ മാസത്തോടെ കായ്കൾ വിളയുന്നു. കടും ചുവപ്പുനിറമുള്ള തൊണ്ടിപ്പഴം ഭക്ഷ്യയോഗ്യമാണ്. തൊണ്ടിയുടെ തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പാക്കിങ് പെട്ടികളും മറ്റും നിർമ്മിക്കാനാണ് പൊതുവേ ഇതിന്റെ തടി ഉപയോഗിക്കുന്നത്. മരത്തൊലിയിൽനിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമ ഔഷധമാണ്. തൊണ്ടിയുടെ ഇളം തണ്ടും ഇലകളും കന്നുകാലികൾക്കുണ്ടാകുന്ന പലതരം ശ്വാസകോശരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു. ==രസാദി ഗുണങ്ങൾ== *രസം : കഷായം, മധുരം, തിക്തം *ഗുണം : സരം, ശ്ലക്ഷണം *വീര്യം : ശീതം *വിപാകം : മധുരം ==ചിത്രശാല== <gallery> File:Sterculia_urens_W_IMG_1908.jpg File:Sterculia_urens_W2_IMG_1913.jpg </gallery> ==അവലംബം== {{reflist}} ==പുറത്തേക്കുള്ള കണ്ണികൾ == * http://www.worldagroforestrycentre.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=18019{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} * [http://www.flowersofindia.net/catalog/slides/Gum%20Karaya.html] ചിത്രങ്ങൾ {{WS|Sterculia urens}} {{കേരളത്തിലെ മരങ്ങൾ}} [[വിഭാഗം: ഫലവൃക്ഷങ്ങൾ]] {{സർവ്വവിജ്ഞാനകോശം}} [[വർഗ്ഗം:വൃക്ഷങ്ങൾ]] [[വർഗ്ഗം:ഔഷധസസ്യങ്ങൾ]] [[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]] [[വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ]] [[വർഗ്ഗം:മാൽവേസീ]] [[വർഗ്ഗം:സ്റ്റെർകുലിയ]] [[വർഗ്ഗം:കേരളത്തിലെ സസ്യജാലം]] {{Plant-stub}} nkaba3apvrf7ti51p7q7s45dl407mvz ചുപകബ്രാ 0 146475 4634147 2282420 2026-06-29T00:45:07Z Malikaveedu 16584 4634147 wikitext text/x-wiki {{prettyurl|Chupacabra}} {{Infobox Paranormalcreatures |Creature_Name = ചുപകബ്രാ |Image_Name = Chupacabras.JPG |Image_Caption = ചുപകബ്രായുടെ രേഖാ ചിത്രം |Grouping = [[Cryptid]] |Sub_Grouping = |Spanish Translation = "Goat sucker" |Country = [[പോർട്ടോ റിക്കോ]]<br>[[മെക്സിക്കോ]]<br>[[അമേരിക്കൻ ഐക്യനാടുകൾ]] |Region = [[Central America|Central]] and [[വടക്കേ അമേരിക്ക]] |First_Reported = മാർച്ച് 1995 |Last_Sighted = 2009 |Status = Unconfirmed}} [[അമേരിക്ക|അമേരിക്കയിലും]] [[മെക്സിക്കോ|മെക്സിക്കോയിലും]] ജീവിച്ചിരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന ഒരു ജീവിയാണ് '''ചുപകബ്രാ'''. ==പേര്== പേരിന്റെ അർഥം ഇങ്ങനെ '''ചുപ''' എന്നാൽ ''വലിച്ചു കുടിക്കുക'','''കബ്രാ''' എന്നാൽ ''[[ആട്]]'', ചുരുക്കി പറഞ്ഞാൽ ആടിനെ വലിച്ചു കുടിക്കുന്നവൻ എന്ന് അർഥം. ഇത് വരാൻ കാരണം ചുപകബ്രാക്ക് വളർത്തു മൃഗങ്ങളെ പ്രത്യേകിച്ചു ആടിനെ പിടിച്ചു ചോര ഊറ്റിക്കുടിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ്. ==ശരീര ഘടന== കണ്ടവർ പറഞ്ഞ വിവരണം പ്രകാരം ഇവയുടെ ഒരു ഏകദേശ ശരീര ഘടന ആദ്യം കണ്ട 1995 മുതലുണ്ട്. ഇത് പ്രകാരം ഇവ കുറച്ചു ഭാരിച്ച ഏകദേശം ഒരു ചെറിയ കരടിയുടെ അത്ര തനെ വലിപ്പമുള്ള ജീവിയാണ്, ഒരു വരി മുള്ളുകൾ തലയിൽ നിന്നും തുടങ്ങി വാല് വരെ വരിയായുണ്ട് . ഏകദേശം 1 - 1.2 മീറ്റർ ( 3 - 4 അടി ) പൊക്കം. നിൽക്കുന്നതും ചാടുന്നതുമെല്ലാം ഒരു [[കാംഗരൂ|കാംഗരൂവിനെ]] പോലെ. ഒരു ദൃക‌്സാക്ഷി വർണനയിൽ ഇവ ഏകദേശം 20 അടി ( 6 മീറ്റർ ) ചാടി എന്ന് പറയുന്നു. ==രൂപം== കേട്ടറിവിലുടെ ഇവയുടെ ഒരു ഏകദേശ രൂപം ഇന്ന് ഇങ്ങനെ ആകുന്നു. ഉരഗത്തെ പോലെ ഉള്ള ഒരു ജീവി , തൊലോ അല്ലെകിൽ ചെതുമ്പൽ നിറഞ്ഞതോ ആയ പച്ച കലർന്ന ചാര നിറം ഉള്ള തൊലി, കുർത്ത മുള്ളുകൾ അല്ലെകിൽ മുള്ള് നിറഞ്ഞ പുറം ചിറക്‌.<ref>{{cite web|url=http://skepdic.com/chupa.html|title=Chupacabras Biography|accessdate=May 10, 2007}}</ref> ==അവലംബം== {{Reflist|colwidth=30em}} ==പുറത്തേയ്ക്കുള്ള കണ്ണികൾ== *[http://news.mongabay.com/2007/0904-chupacabra.html Alleged chupacabra likely a "Xolo dog"; story a hoax] *[http://www.syracuse.com/news/index.ssf/2009/09/chupacabra_remains_bought_by_o.html#comments Lost World Museum buys Blanco Texas Chupacabra article Syracuse Post Standard 9/26/09] [[വർഗ്ഗം:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ]] {{Commons category|Chupacabra}} 82jss8boa8909bcodf826mnwhkazfs2 എൻ. ശക്തൻ 0 152579 4634152 4627351 2026-06-29T00:56:43Z Malikaveedu 16584 4634152 wikitext text/x-wiki {{prettyurl|N. Sakthan}} {{Infobox Indian politician | name =എൻ. ശക്തൻ | image = | caption = | birth_date = {{Birth date and age|1951|05|05}} | birth_place = [[കാഞ്ഞിരംകുളം‍‍]],[[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]] | residence = | death_date = | death_place = | office1 =കേരളനിയമസഭ സ്പീക്കർ | term_start1 = 13 മാർച്ച് 2015 | term_end1 = 19 മേയ് 2016 | constituency1 = | predecessor1 = [[ജി. കാർത്തികേയൻ]] | successor1 = [[പി. ശ്രീരാമകൃഷ്ണൻ]] | office2 =കേരളനിയമസഭ ഡെപ്യൂട്ടിസ്പീക്കർ | term_start2 = 28 ജൂൺ 2011 | term_end2 = 10 മാർച്ച് 2015 | constituency2 = | predecessor2 =ജോസ് ബേബി | successor2 = പാലോട് രവി | office3 =കേരള ഗതാഗതവകുപ്പ് മന്ത്രി | term_start3 =മേയ് 2004 | term_end3 =മേയ് 2006 | constituency3 = | predecessor3 =[[കെ.ബി. ഗണേഷ് കുമാർ]] | successor3 = [[മാത്യു ടി. തോമസ്]] | office4 = കേരളനിയമസഭാംഗം | term_start4 = 2011 | term_end4 = 2016 | predecessor4 = ഇല്ല | successor4 = [[ഐ.ബി. സതീഷ്]] | constituency4 = [[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട]] | term_start5 = 2001 | term_end5 = 2011 | predecessor5 = [[വെങ്ങാനൂർ പി. ഭാസ്കരൻ]] | successor5 = [[വി. ശിവൻകുട്ടി]] | constituency5 = [[നേമം നിയമസഭാമണ്ഡലം|നേമം]] | term_start6 = 1982 | term_end6 = 1987 | predecessor6 = [[എം.ആർ. രഘുചന്ദ്രബാൽ]] | successor6 = [[എ. നീലലോഹിതദാസൻ നാടാർ]] | constituency6 = [[കോവളം നിയമസഭാമണ്ഡലം|കോവളം നിയമസഭാമണ്ഡലം]] | party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] | spouse = | children = | nationality = [[ഇന്ത്യ|ഇന്ത്യാക്കാരൻ]] | religion = | email = | weight = | footnotes = | date= | year = | source = }} പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറും, [[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട മണ്ഡലത്തിൽ]] നിന്നുള്ള നിലവിലെ എം.എൽ.എ. യുമാണ് '''എൻ.ശക്തൻ'''. ഇതേ നിയമസഭയിലെ തന്നെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. ജി. കാർത്തികേയന്റെ നിര്യാണത്തോടെ ഇദ്ദേഹത്തെ 2015 മാർച്ച് 12ന് സ്പീക്കറായി തിരഞ്ഞെടുത്തു. ==ജീവിതരേഖ== [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] കാഞ്ഞിരംകുളത്ത് 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പത്തനംതിട്ട കാത്തലിക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം (എം.എ). പിന്നീട് എൽ.എൽ.ബി ബിരുദം നേടി. കേരള കോൺഗ്രസ് (എം.)ന്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.സി. (എം.)]] പ്രവർത്തനകായി സജീവമായി പൊതു രംഗത്തെത്തി. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലും യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്ന ശക്തൻ 1977 ൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി കോവളത്ത് മത്സരിച്ച് പരാജയപ്പെട്ടു. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിലെ [[രഘുചന്ദ്രബാൽ|രഘുചന്ദ്രബാലിനെ]] തോൽപ്പിച്ചു. 1975 ൽ അടിയന്തരാവസ്ഥകാലത്ത് രണ്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. 1985 ൽ കോൺഗ്രസ് അംഗത്വം എടുത്ത ശക്തൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{Cite web |url=http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |title=ആർക്കൈവ് പകർപ്പ് |access-date=2011-06-28 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304125014/http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |url-status=dead }}</ref>. മുൻ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ==സ്പീക്കർ തിരഞ്ഞെടുപ്പ് 2015== മുൻ സ്പീക്കറായിരുന്ന ജി കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തൻ 74 വോട്ടുകൾ നേടി, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്.<ref>{{cite web|title=സ്പീക്കറായി ശക്തൻ|url=http://www.mathrubhumi.com/story.php?id=530151|publisher=www.mathrubhumi.com|accessdate=1 മാർച്ച് 2015|archive-date=2015-03-12|archive-url=https://web.archive.org/web/20150312061614/http://www.mathrubhumi.com/story.php?id=530151|url-status=dead}}</ref> == അധികാരങ്ങൾ == * 2015 മാർച്ച് മുതൽ കേരള നിയമസഭ സ്പീക്കർ * 1987-1993 കാലത്ത് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ <ref>http://www.madhyamam.com/news/344977/150315</ref> * 1993-2000 കാലത്ത് ഡി.സി.സി ജനറൽ സെക്രട്ടറി. * 2005 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം. * 2005 മുതൽ എ.ഐ.സി.സി. അംഗം. * 2004 2006 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി. == തിരഞ്ഞെടുപ്പുകൾ == {| class="wikitable sortable" |+ തിരഞ്ഞെടുപ്പുകൾ <ref>{{Cite web |url=http://www.ceo.kerala.gov.in/electionhistory.html |title=ആർക്കൈവ് പകർപ്പ് |access-date=2020-10-14 |archive-date=2021-11-11 |archive-url=https://web.archive.org/web/20211111050225/http://www.ceo.kerala.gov.in/electionhistory.html |url-status=dead }}</ref> <ref>{{Cite web |url=http://www.keralaassembly.org/ |title=ആർക്കൈവ് പകർപ്പ് |access-date=2021-08-09 |archive-date=2021-05-10 |archive-url=https://web.archive.org/web/20210510182516/http://www.keralaassembly.org/ |url-status=dead }}</ref> ! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും |- |2016 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[ഐ.ബി. സതീഷ്]] || || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2011 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എം.വി. ജയദാലി]] || || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2006 || [[നേമം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || മലയിൻകീഴ് രാധാകൃഷ്ണൻ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2001 || [[നേമം നിയമസഭാമണ്ഡലം]] ||[[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[എം.എസ്. കുമാർ]] || [[ബി.ജെ.പി.]] |- | 1982 || [[കോവളം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[ഡി.എസ്.പി.]] || [[എം.ആർ. രഘുചന്ദ്രബാൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || പൂങ്കുളം രാജു || [[സ്വതന്ത്ര സ്ഥാനാർത്ഥി]] |- |} == കുടുംബം == സ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ടിൻറു (എൻജിനീയർ), ഡോ. ടിഷ എന്നിവർ. ==അവലംബം== {{Reflist}} {{DEFAULTSORT:ശക്തൻ}} {{Speakers of KLA}} {{Deputy Speakers of KLA}} [[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ]] [[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:കേരള നിയമസഭയിലെ ഡെപ്യൂട്ടിസ്പീക്കർമാർ]] [[വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരള നിയമസഭയിലെ സ്പീക്കർമാർ]] [[വർഗ്ഗം:1951-ൽ ജനിച്ചവർ]] [[വർഗ്ഗം:മേയ് 5-ന് ജനിച്ചവർ]] [[വർഗ്ഗം:പതിനാറാം കേരള നിയമസഭാംഗങ്ങൾ]] fi04c1a1suebbq5yax6smnat78r6jj9 4634153 4634152 2026-06-29T00:59:14Z Malikaveedu 16584 4634153 wikitext text/x-wiki {{prettyurl|N. Sakthan}} {{Infobox Indian politician | name =എൻ. ശക്തൻ | image = | caption = | birth_date = {{Birth date and age|1951|05|05}} | birth_place = [[കാഞ്ഞിരംകുളം‍‍]],[[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]] | residence = | death_date = | death_place = | office1 =കേരളനിയമസഭ സ്പീക്കർ | term_start1 = 13 മാർച്ച് 2015 | term_end1 = 19 മേയ് 2016 | constituency1 = | predecessor1 = [[ജി. കാർത്തികേയൻ]] | successor1 = [[പി. ശ്രീരാമകൃഷ്ണൻ]] | office2 =കേരളനിയമസഭ ഡെപ്യൂട്ടിസ്പീക്കർ | term_start2 = 28 ജൂൺ 2011 | term_end2 = 10 മാർച്ച് 2015 | constituency2 = | predecessor2 =ജോസ് ബേബി | successor2 = പാലോട് രവി | office3 =കേരള ഗതാഗതവകുപ്പ് മന്ത്രി | term_start3 =മേയ് 2004 | term_end3 =മേയ് 2006 | constituency3 = | predecessor3 =[[കെ.ബി. ഗണേഷ് കുമാർ]] | successor3 = [[മാത്യു ടി. തോമസ്]] | office4 = കേരളനിയമസഭാംഗം | term_start4 = 2011 | term_end4 = 2016 | predecessor4 = ഇല്ല | successor4 = [[ഐ.ബി. സതീഷ്]] | constituency4 = [[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട]] | term_start5 = 2001 | term_end5 = 2011 | predecessor5 = [[വെങ്ങാനൂർ പി. ഭാസ്കരൻ]] | successor5 = [[വി. ശിവൻകുട്ടി]] | constituency5 = [[നേമം നിയമസഭാമണ്ഡലം|നേമം]] | term_start6 = 1982 | term_end6 = 1987 | predecessor6 = [[എം.ആർ. രഘുചന്ദ്രബാൽ]] | successor6 = [[എ. നീലലോഹിതദാസൻ നാടാർ]] | constituency6 = [[കോവളം നിയമസഭാമണ്ഡലം|കോവളം നിയമസഭാമണ്ഡലം]] | party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] | spouse = | children = | nationality = [[ഇന്ത്യ|ഇന്ത്യാക്കാരൻ]] | religion = | email = | weight = | footnotes = | date= | year = | source = }} പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറും, [[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട മണ്ഡലത്തിൽ]] നിന്നുള്ള മുൻ എം.എൽ.എ. യുമാണ് '''എൻ.ശക്തൻ'''. ഇതേ നിയമസഭയിലെ തന്നെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] നിര്യാണത്തോടെ ഇദ്ദേഹത്തെ 2015 മാർച്ച് 12ന് സ്പീക്കറായി തിരഞ്ഞെടുത്തു. ==ജീവിതരേഖ== [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കാഞ്ഞിരംകുളം|കാഞ്ഞിരംകുളത്ത്]] 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പത്തനംതിട്ട കാത്തലിക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം (എം.എ). പിന്നീട് എൽ.എൽ.ബി ബിരുദം നേടി. കേരള കോൺഗ്രസ് (എം.)ന്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.സി. (എം.)]] പ്രവർത്തനകായി സജീവമായി പൊതു രംഗത്തെത്തി. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലും യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്ന ശക്തൻ 1977 ൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി കോവളത്ത് മത്സരിച്ച് പരാജയപ്പെട്ടു. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിലെ [[രഘുചന്ദ്രബാൽ|രഘുചന്ദ്രബാലിനെ]] തോൽപ്പിച്ചു. 1975 ൽ അടിയന്തരാവസ്ഥകാലത്ത് രണ്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. 1985 ൽ കോൺഗ്രസ് അംഗത്വം എടുത്ത ശക്തൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{Cite web |url=http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |title=ആർക്കൈവ് പകർപ്പ് |access-date=2011-06-28 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304125014/http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |url-status=dead }}</ref>. മുൻ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ==സ്പീക്കർ തിരഞ്ഞെടുപ്പ് 2015== മുൻ സ്പീക്കറായിരുന്ന ജി കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തൻ 74 വോട്ടുകൾ നേടി, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്.<ref>{{cite web|title=സ്പീക്കറായി ശക്തൻ|url=http://www.mathrubhumi.com/story.php?id=530151|publisher=www.mathrubhumi.com|accessdate=1 മാർച്ച് 2015|archive-date=2015-03-12|archive-url=https://web.archive.org/web/20150312061614/http://www.mathrubhumi.com/story.php?id=530151|url-status=dead}}</ref> == അധികാരങ്ങൾ == * 2015 മാർച്ച് മുതൽ കേരള നിയമസഭ സ്പീക്കർ * 1987-1993 കാലത്ത് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ <ref>http://www.madhyamam.com/news/344977/150315</ref> * 1993-2000 കാലത്ത് ഡി.സി.സി ജനറൽ സെക്രട്ടറി. * 2005 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം. * 2005 മുതൽ എ.ഐ.സി.സി. അംഗം. * 2004 2006 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി. == തിരഞ്ഞെടുപ്പുകൾ == {| class="wikitable sortable" |+ തിരഞ്ഞെടുപ്പുകൾ <ref>{{Cite web |url=http://www.ceo.kerala.gov.in/electionhistory.html |title=ആർക്കൈവ് പകർപ്പ് |access-date=2020-10-14 |archive-date=2021-11-11 |archive-url=https://web.archive.org/web/20211111050225/http://www.ceo.kerala.gov.in/electionhistory.html |url-status=dead }}</ref> <ref>{{Cite web |url=http://www.keralaassembly.org/ |title=ആർക്കൈവ് പകർപ്പ് |access-date=2021-08-09 |archive-date=2021-05-10 |archive-url=https://web.archive.org/web/20210510182516/http://www.keralaassembly.org/ |url-status=dead }}</ref> ! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും |- |2016 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[ഐ.ബി. സതീഷ്]] || || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2011 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എം.വി. ജയദാലി]] || || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2006 || [[നേമം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || മലയിൻകീഴ് രാധാകൃഷ്ണൻ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2001 || [[നേമം നിയമസഭാമണ്ഡലം]] ||[[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[എം.എസ്. കുമാർ]] || [[ബി.ജെ.പി.]] |- | 1982 || [[കോവളം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[ഡി.എസ്.പി.]] || [[എം.ആർ. രഘുചന്ദ്രബാൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || പൂങ്കുളം രാജു || [[സ്വതന്ത്ര സ്ഥാനാർത്ഥി]] |- |} == കുടുംബം == സ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ടിൻറു (എൻജിനീയർ), ഡോ. ടിഷ എന്നിവർ. ==അവലംബം== {{Reflist}} {{DEFAULTSORT:ശക്തൻ}} {{Speakers of KLA}} {{Deputy Speakers of KLA}} [[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ]] [[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:കേരള നിയമസഭയിലെ ഡെപ്യൂട്ടിസ്പീക്കർമാർ]] [[വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരള നിയമസഭയിലെ സ്പീക്കർമാർ]] [[വർഗ്ഗം:1951-ൽ ജനിച്ചവർ]] [[വർഗ്ഗം:മേയ് 5-ന് ജനിച്ചവർ]] [[വർഗ്ഗം:പതിനാറാം കേരള നിയമസഭാംഗങ്ങൾ]] oar543svotcysjvm3tzcw10lb7xkky5 4634154 4634153 2026-06-29T01:05:41Z Malikaveedu 16584 4634154 wikitext text/x-wiki {{prettyurl|N. Sakthan}} {{Infobox Indian politician | name =എൻ. ശക്തൻ | image = | caption = | birth_date = {{Birth date and age|1951|05|05}} | birth_place = [[കാഞ്ഞിരംകുളം‍‍]],[[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]] | residence = | death_date = | death_place = | office1 =കേരളനിയമസഭ സ്പീക്കർ | term_start1 = 13 മാർച്ച് 2015 | term_end1 = 19 മേയ് 2016 | constituency1 = | predecessor1 = [[ജി. കാർത്തികേയൻ]] | successor1 = [[പി. ശ്രീരാമകൃഷ്ണൻ]] | office2 =കേരളനിയമസഭ ഡെപ്യൂട്ടിസ്പീക്കർ | term_start2 = 28 ജൂൺ 2011 | term_end2 = 10 മാർച്ച് 2015 | constituency2 = | predecessor2 =ജോസ് ബേബി | successor2 = പാലോട് രവി | office3 =കേരള ഗതാഗതവകുപ്പ് മന്ത്രി | term_start3 =മേയ് 2004 | term_end3 =മേയ് 2006 | constituency3 = | predecessor3 =[[കെ.ബി. ഗണേഷ് കുമാർ]] | successor3 = [[മാത്യു ടി. തോമസ്]] | office4 = കേരളനിയമസഭാംഗം | term_start4 = 2011 | term_end4 = 2016 | predecessor4 = ഇല്ല | successor4 = [[ഐ.ബി. സതീഷ്]] | constituency4 = [[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട]] | term_start5 = 2001 | term_end5 = 2011 | predecessor5 = [[വെങ്ങാനൂർ പി. ഭാസ്കരൻ]] | successor5 = [[വി. ശിവൻകുട്ടി]] | constituency5 = [[നേമം നിയമസഭാമണ്ഡലം|നേമം]] | term_start6 = 1982 | term_end6 = 1987 | predecessor6 = [[എം.ആർ. രഘുചന്ദ്രബാൽ]] | successor6 = [[എ. നീലലോഹിതദാസൻ നാടാർ]] | constituency6 = [[കോവളം നിയമസഭാമണ്ഡലം|കോവളം നിയമസഭാമണ്ഡലം]] | party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] | spouse = | children = | nationality = [[ഇന്ത്യ|ഇന്ത്യാക്കാരൻ]] | religion = | email = | weight = | footnotes = | date= | year = | source = }} പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറും, 2026 മുതൽ [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകരയിൽ]] നിന്നുള്ള നിയമസഭാംഗവുമാണ് '''എൻ.ശക്തൻ'''. ഇതേ നിയമസഭയിലെ തന്നെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] നിര്യാണത്തോടെ ഇദ്ദേഹത്തെ 2015 മാർച്ച് 12ന് സ്പീക്കറായി തിരഞ്ഞെടുത്തു. ==ജീവിതരേഖ== [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കാഞ്ഞിരംകുളം|കാഞ്ഞിരംകുളത്ത്]] 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പത്തനംതിട്ട കാത്തലിക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം (എം.എ). പിന്നീട് എൽ.എൽ.ബി ബിരുദം നേടി. കേരള കോൺഗ്രസ് (എം.)ന്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.സി. (എം.)]] പ്രവർത്തനകായി സജീവമായി പൊതു രംഗത്തെത്തി. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലും യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്ന ശക്തൻ 1977 ൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി കോവളത്ത് മത്സരിച്ച് പരാജയപ്പെട്ടു. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിലെ [[രഘുചന്ദ്രബാൽ|രഘുചന്ദ്രബാലിനെ]] തോൽപ്പിച്ചു. 1975 ൽ അടിയന്തരാവസ്ഥകാലത്ത് രണ്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. 1985 ൽ കോൺഗ്രസ് അംഗത്വം എടുത്ത ശക്തൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{Cite web |url=http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |title=ആർക്കൈവ് പകർപ്പ് |access-date=2011-06-28 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304125014/http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |url-status=dead }}</ref>. മുൻ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ==സ്പീക്കർ തിരഞ്ഞെടുപ്പ് 2015== മുൻ സ്പീക്കറായിരുന്ന ജി കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തൻ 74 വോട്ടുകൾ നേടി, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്.<ref>{{cite web|title=സ്പീക്കറായി ശക്തൻ|url=http://www.mathrubhumi.com/story.php?id=530151|publisher=www.mathrubhumi.com|accessdate=1 മാർച്ച് 2015|archive-date=2015-03-12|archive-url=https://web.archive.org/web/20150312061614/http://www.mathrubhumi.com/story.php?id=530151|url-status=dead}}</ref> == അധികാരങ്ങൾ == * 2015 മാർച്ച് മുതൽ കേരള നിയമസഭ സ്പീക്കർ * 1987-1993 കാലത്ത് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ <ref>http://www.madhyamam.com/news/344977/150315</ref> * 1993-2000 കാലത്ത് ഡി.സി.സി ജനറൽ സെക്രട്ടറി. * 2005 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം. * 2005 മുതൽ എ.ഐ.സി.സി. അംഗം. * 2004 2006 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി. == തിരഞ്ഞെടുപ്പുകൾ == {| class="wikitable sortable" |+ തിരഞ്ഞെടുപ്പുകൾ <ref>{{Cite web |url=http://www.ceo.kerala.gov.in/electionhistory.html |title=ആർക്കൈവ് പകർപ്പ് |access-date=2020-10-14 |archive-date=2021-11-11 |archive-url=https://web.archive.org/web/20211111050225/http://www.ceo.kerala.gov.in/electionhistory.html |url-status=dead }}</ref> <ref>{{Cite web |url=http://www.keralaassembly.org/ |title=ആർക്കൈവ് പകർപ്പ് |access-date=2021-08-09 |archive-date=2021-05-10 |archive-url=https://web.archive.org/web/20210510182516/http://www.keralaassembly.org/ |url-status=dead }}</ref> ! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും |- |2026 |[[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകര]] |[[എൻ. ശക്തൻ]] |[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |കെ. ആൻസലൻ |(സിപിഐ(എം)) | | |- |2016 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[ഐ.ബി. സതീഷ്]] || || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2011 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എം.വി. ജയദാലി]] || || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2006 || [[നേമം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || മലയിൻകീഴ് രാധാകൃഷ്ണൻ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2001 || [[നേമം നിയമസഭാമണ്ഡലം]] ||[[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[എം.എസ്. കുമാർ]] || [[ബി.ജെ.പി.]] |- | 1982 || [[കോവളം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[ഡി.എസ്.പി.]] || [[എം.ആർ. രഘുചന്ദ്രബാൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || പൂങ്കുളം രാജു || [[സ്വതന്ത്ര സ്ഥാനാർത്ഥി]] |- |} == കുടുംബം == സ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ടിൻറു (എൻജിനീയർ), ഡോ. ടിഷ എന്നിവർ. ==അവലംബം== {{Reflist}} {{DEFAULTSORT:ശക്തൻ}} {{Speakers of KLA}} {{Deputy Speakers of KLA}} [[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ]] [[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:കേരള നിയമസഭയിലെ ഡെപ്യൂട്ടിസ്പീക്കർമാർ]] [[വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരള നിയമസഭയിലെ സ്പീക്കർമാർ]] [[വർഗ്ഗം:1951-ൽ ജനിച്ചവർ]] [[വർഗ്ഗം:മേയ് 5-ന് ജനിച്ചവർ]] [[വർഗ്ഗം:പതിനാറാം കേരള നിയമസഭാംഗങ്ങൾ]] mys82kb4hnn6ecubantu7sclzq57h2a 4634155 4634154 2026-06-29T01:11:37Z Malikaveedu 16584 4634155 wikitext text/x-wiki {{prettyurl|N. Sakthan}} {{Infobox Indian politician | name =എൻ. ശക്തൻ | image = | caption = | birth_date = {{Birth date and age|1951|05|05}} | birth_place = [[കാഞ്ഞിരംകുളം‍‍]],[[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]] | residence = | death_date = | death_place = | office1 =കേരളനിയമസഭ സ്പീക്കർ | term_start1 = 13 മാർച്ച് 2015 | term_end1 = 19 മേയ് 2016 | constituency1 = | predecessor1 = [[ജി. കാർത്തികേയൻ]] | successor1 = [[പി. ശ്രീരാമകൃഷ്ണൻ]] | office2 =കേരളനിയമസഭ ഡെപ്യൂട്ടിസ്പീക്കർ | term_start2 = 28 ജൂൺ 2011 | term_end2 = 10 മാർച്ച് 2015 | constituency2 = | predecessor2 =ജോസ് ബേബി | successor2 = പാലോട് രവി | office3 =കേരള ഗതാഗതവകുപ്പ് മന്ത്രി | term_start3 =മേയ് 2004 | term_end3 =മേയ് 2006 | constituency3 = | predecessor3 =[[കെ.ബി. ഗണേഷ് കുമാർ]] | successor3 = [[മാത്യു ടി. തോമസ്]] | office4 = കേരളനിയമസഭാംഗം | term_start4 = 2011 | term_end4 = 2016 | predecessor4 = ഇല്ല | successor4 = [[ഐ.ബി. സതീഷ്]] | constituency4 = [[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട]] | term_start5 = 2001 | term_end5 = 2011 | predecessor5 = [[വെങ്ങാനൂർ പി. ഭാസ്കരൻ]] | successor5 = [[വി. ശിവൻകുട്ടി]] | constituency5 = [[നേമം നിയമസഭാമണ്ഡലം|നേമം]] | term_start6 = 1982 | term_end6 = 1987 | predecessor6 = [[എം.ആർ. രഘുചന്ദ്രബാൽ]] | successor6 = [[എ. നീലലോഹിതദാസൻ നാടാർ]] | constituency6 = [[കോവളം നിയമസഭാമണ്ഡലം|കോവളം നിയമസഭാമണ്ഡലം]] | party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] | spouse = | children = | nationality = [[ഇന്ത്യ|ഇന്ത്യാക്കാരൻ]] | religion = | email = | weight = | footnotes = | date= | year = | source = }} പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറും, 2026 മുതൽ [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകരയിൽ]] നിന്നുള്ള നിയമസഭാംഗവുമാണ് '''എൻ.ശക്തൻ'''. ഇതേ നിയമസഭയിലെ തന്നെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] നിര്യാണത്തോടെ ഇദ്ദേഹത്തെ 2015 മാർച്ച് 12ന് സ്പീക്കറായി തിരഞ്ഞെടുത്തു. ==ജീവിതരേഖ== [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കാഞ്ഞിരംകുളം|കാഞ്ഞിരംകുളത്ത്]] 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പത്തനംതിട്ട കാത്തലിക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം (എം.എ). പിന്നീട് എൽ.എൽ.ബി ബിരുദം നേടി. കേരള കോൺഗ്രസ് (എം.)ന്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.സി. (എം.)]] പ്രവർത്തനകായി സജീവമായി പൊതു രംഗത്തെത്തി. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലും യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്ന ശക്തൻ 1977 ൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി കോവളത്ത് മത്സരിച്ച് പരാജയപ്പെട്ടു. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിലെ [[രഘുചന്ദ്രബാൽ|രഘുചന്ദ്രബാലിനെ]] തോൽപ്പിച്ചു. 1975 ൽ അടിയന്തരാവസ്ഥകാലത്ത് രണ്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. 1985 ൽ കോൺഗ്രസ് അംഗത്വം എടുത്ത ശക്തൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{Cite web |url=http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |title=ആർക്കൈവ് പകർപ്പ് |access-date=2011-06-28 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304125014/http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |url-status=dead }}</ref>. മുൻ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ==സ്പീക്കർ തിരഞ്ഞെടുപ്പ് 2015== മുൻ സ്പീക്കറായിരുന്ന ജി കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തൻ 74 വോട്ടുകൾ നേടി, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്.<ref>{{cite web|title=സ്പീക്കറായി ശക്തൻ|url=http://www.mathrubhumi.com/story.php?id=530151|publisher=www.mathrubhumi.com|accessdate=1 മാർച്ച് 2015|archive-date=2015-03-12|archive-url=https://web.archive.org/web/20150312061614/http://www.mathrubhumi.com/story.php?id=530151|url-status=dead}}</ref> == അധികാരങ്ങൾ == * 2015 മാർച്ച് മുതൽ കേരള നിയമസഭ സ്പീക്കർ * 1987-1993 കാലത്ത് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ <ref>http://www.madhyamam.com/news/344977/150315</ref> * 1993-2000 കാലത്ത് ഡി.സി.സി ജനറൽ സെക്രട്ടറി. * 2005 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം. * 2005 മുതൽ എ.ഐ.സി.സി. അംഗം. * 2004 2006 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി. == തിരഞ്ഞെടുപ്പുകൾ == '''2026- തിരഞ്ഞെടുപ്പ് ഫലങ്ങൾ'''{{Election box begin|title=[[2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ്]]: നെയ്യാറ്റിൻകര}} {{Election box candidate with party link|party=ഇന്ത്യൻ നാഷണൽ കോൺഗ്രസ്|candidate=[[എൻ. ശക്തൻ]]|votes=58,760|percentage=43.98%|change=}} {{Election box candidate with party link|party=കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|candidate=[[കെ. ആൻസലൻ]]|votes=51,794|percentage=38.76%|change=}} {{Election box candidate with party link|party=ദേശീയ ജനാധിപത്യ സഖ്യം|candidate=[[എസ്. രാജശേഖരൻ നായർ]]|votes=21,858|percentage=16.36%|change=}} {{Election box candidate with party link|party=None of the above|candidate=None of the above|votes=720|percentage=0.54%|change=}} {{Election box candidate with party link|party=ബഹുജൻ സമാജ് പാർട്ടി|candidate=സുരേന്ദ്രനാഥൻ. കെ|votes=327|percentage=0.24%|change=}} {{Election box candidate with party link|party=സ്വതന്ത്ര സ്ഥാനാർത്ഥി|candidate=ബിപിൻ എസ്.ബി|votes=157|percentage=0.12%|change=}} {{Election box margin of victory||votes=6966|percentage=|change=}} {{Election box turnout|votes=133616|percentage=|change=|}} {{Election box gain with party link||winner=Indian National Congress|loser=Communist Party of India (Marxist)|swing=}} {{Election box end}} === 2021 === {| class="wikitable sortable" |+ തിരഞ്ഞെടുപ്പുകൾ <ref>{{Cite web |url=http://www.ceo.kerala.gov.in/electionhistory.html |title=ആർക്കൈവ് പകർപ്പ് |access-date=2020-10-14 |archive-date=2021-11-11 |archive-url=https://web.archive.org/web/20211111050225/http://www.ceo.kerala.gov.in/electionhistory.html |url-status=dead }}</ref> <ref>{{Cite web |url=http://www.keralaassembly.org/ |title=ആർക്കൈവ് പകർപ്പ് |access-date=2021-08-09 |archive-date=2021-05-10 |archive-url=https://web.archive.org/web/20210510182516/http://www.keralaassembly.org/ |url-status=dead }}</ref> ! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും |- |2026 |[[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകര]] |[[എൻ. ശക്തൻ]] |[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |കെ. ആൻസലൻ |(സിപിഐ(എം)) | | |- |2016 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[ഐ.ബി. സതീഷ്]] || || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2011 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എം.വി. ജയദാലി]] || || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2006 || [[നേമം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || മലയിൻകീഴ് രാധാകൃഷ്ണൻ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2001 || [[നേമം നിയമസഭാമണ്ഡലം]] ||[[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[എം.എസ്. കുമാർ]] || [[ബി.ജെ.പി.]] |- | 1982 || [[കോവളം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[ഡി.എസ്.പി.]] || [[എം.ആർ. രഘുചന്ദ്രബാൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || പൂങ്കുളം രാജു || [[സ്വതന്ത്ര സ്ഥാനാർത്ഥി]] |- |} == കുടുംബം == സ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ടിൻറു (എൻജിനീയർ), ഡോ. ടിഷ എന്നിവർ. ==അവലംബം== {{Reflist}} {{DEFAULTSORT:ശക്തൻ}} {{Speakers of KLA}} {{Deputy Speakers of KLA}} [[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ]] [[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:കേരള നിയമസഭയിലെ ഡെപ്യൂട്ടിസ്പീക്കർമാർ]] [[വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരള നിയമസഭയിലെ സ്പീക്കർമാർ]] [[വർഗ്ഗം:1951-ൽ ജനിച്ചവർ]] [[വർഗ്ഗം:മേയ് 5-ന് ജനിച്ചവർ]] [[വർഗ്ഗം:പതിനാറാം കേരള നിയമസഭാംഗങ്ങൾ]] cu4h2h0fxt72ow5do5r229ee3yqvb0m 4634156 4634155 2026-06-29T01:36:49Z Malikaveedu 16584 4634156 wikitext text/x-wiki {{prettyurl|N. Sakthan}}{{Infobox officeholder | name = എൻ. ശക്തൻ | office = [[കേരള ലെജിസ്ലേറ്റീവ് അസംബ്ലി]] [[സ്പീക്കർ (രാഷ്ട്രീയം)|സ്പീക്കർ]] | image = File:N. Sakthan addressing the valedictory session of the Public Information Campaign, organised by Press Information Bureau, Thiruvananthapuram, at Nedumangad, Kerala. The Nedumangad Municipal Chairman.jpg | caption = | term_start = 12 March 2015 <ref name=Hindu2011>{{cite news | url=http://www.hindu.com/2011/06/29/stories/2011062957230400.htm | url-status=dead | title=N. Sakthan elected Deputy Speaker | date=29 June 2011 | archiveurl=https://web.archive.org/web/20110707080438/http://www.hindu.com/2011/06/29/stories/2011062957230400.htm | archivedate=7 July 2011 | work=[[The Hindu]] | accessdate=6 May 2018 }}</ref> | term_end = {{Start date|2016|05|19|df=yes}} | footnotes = | date = 9 Nov | year = 2012 | source = http://www.kerala.gov.in/index.php?option=com_content&view=article&id=4052&Itemid=2608 kerala.gov.in | office2 = ഗതാഗത മന്ത്രി, [[കേരള സർക്കാർ]] | predecessor2 = [[കെ. ബി. ഗണേഷ് കുമാർ]] | party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] | 1blankname1 = Chief Minister | 1namedata1 = [[ഉമ്മൻ ചാണ്ടി]] | constituency1 = [[കാട്ടeക്കട]] | predecessor1 = [[ജി. കാർത്തികേയൻ]] | successor1 = [[പി. ശ്രീരാമകൃഷ്ണൻ]] | term_start2 = {{Start date|2004||}} | term_end2 = {{End date|2006||}} | successor2 = [[മാത്യൂ ടി. തോമസ്]] | birth_date = {{Birth date and age|1951|05|05|df=yes}} | birth_place = [[കാഞ്ഞിരംകുളം]], [[Thiruvananthapuram district|തിരുവനന്തപുരം]], [[Travancore–Cochin|തിരുവിതാംകൂർ–കൊച്ചി സംസ്ഥാനം]]<br />(ഇന്നത്തെ [[കേരളം]]), ഇന്ത്യ | death_date = | death_place = | spouse = സ്റ്റെല്ല | children = 2 | alma_mater = [[ഗവൺമെന്റ് ലോ കോളേജ്, തിരുവനന്തപുരം]] | website = | 1blankname2 = Chief Minister | 1namedata2 = [[ഉമ്മൻ ചാണ്ടി]] | office3 = [[കേരള നിയമസഭയിലെ അംഗം]] | term_start3 = {{Start date|2026||}} | term_end3 = | constituency3 = [[Neyyattinkara Assembly constituency|നെയ്യാറ്റിൻകര]] | predecessor3 = [[കെ. ആൻസലൻ]] | term_start4 = {{Start date|2011||}} | term_end4 = {{End date|2016||}} | predecessor4 = ''Constituency created'' | successor4 = I. B. Satheesh | constituency4 = [[Kattakkada (State Assembly constituency)|കാട്ടാക്കട]] | term_start5 = {{Start date|2001||}} | term_end5 = {{End date|2011||}} | predecessor5 = പി. ഭാസ്കരൻ വെങ്ങാനൂർ | successor5 = [[വി. ശിവൻകുട്ടി]] | constituency5 = [[Nemom (State Assembly constituency)|നേമം]] | term_start6 = {{Start date|1982||}} | term_end6 = {{End date|1987||}} | predecessor6 = എം.ആർ. രഘുചന്ദ്രബാൽ | successor6 = [[നീലലോഹിതദാസൻ നാടാർ]] | constituency6 = [[Kovalam (State Assembly constituency)|കോവളം]] }} പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറും, 2026 മുതൽ [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകരയിൽ]] നിന്നുള്ള നിയമസഭാംഗവുമാണ് '''എൻ.ശക്തൻ'''. ഇതേ നിയമസഭയിലെ തന്നെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. [[ജി. കാർത്തികേയൻ|ജി. കാർത്തികേയന്റെ]] നിര്യാണത്തോടെ ഇദ്ദേഹത്തെ 2015 മാർച്ച് 12ന് സ്പീക്കറായി തിരഞ്ഞെടുത്തു. ==ജീവിതരേഖ== [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കാഞ്ഞിരംകുളം|കാഞ്ഞിരംകുളത്ത്]] 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പത്തനംതിട്ട കാത്തലിക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം (എം.എ). പിന്നീട് എൽ.എൽ.ബി ബിരുദം നേടി. കേരള കോൺഗ്രസ് (എം.)ന്റെ വിദ്യാർത്ഥി സംഘടനയായ [[കെ.എസ്.സി. (എം.)]] പ്രവർത്തനകായി സജീവമായി പൊതു രംഗത്തെത്തി. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലും യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്ന ശക്തൻ 1977 ൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി കോവളത്ത് മത്സരിച്ച് പരാജയപ്പെട്ടു. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിലെ [[രഘുചന്ദ്രബാൽ|രഘുചന്ദ്രബാലിനെ]] തോൽപ്പിച്ചു. 1975 ൽ അടിയന്തരാവസ്ഥകാലത്ത് രണ്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. 1985 ൽ കോൺഗ്രസ് അംഗത്വം എടുത്ത ശക്തൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{Cite web |url=http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |title=ആർക്കൈവ് പകർപ്പ് |access-date=2011-06-28 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304125014/http://keralaassembly.org/election/biodata.php4?no=85&name=N.%20Sakthan |url-status=dead }}</ref>. മുൻ [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ==സ്പീക്കർ തിരഞ്ഞെടുപ്പ് 2015== മുൻ സ്പീക്കറായിരുന്ന ജി കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തൻ 74 വോട്ടുകൾ നേടി, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്.<ref>{{cite web|title=സ്പീക്കറായി ശക്തൻ|url=http://www.mathrubhumi.com/story.php?id=530151|publisher=www.mathrubhumi.com|accessdate=1 മാർച്ച് 2015|archive-date=2015-03-12|archive-url=https://web.archive.org/web/20150312061614/http://www.mathrubhumi.com/story.php?id=530151|url-status=dead}}</ref> == അധികാരങ്ങൾ == * 2015 മാർച്ച് മുതൽ കേരള നിയമസഭ സ്പീക്കർ * 1987-1993 കാലത്ത് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ <ref>http://www.madhyamam.com/news/344977/150315</ref> * 1993-2000 കാലത്ത് ഡി.സി.സി ജനറൽ സെക്രട്ടറി. * 2005 മുതൽ കെ.പി.സി.സി നിർവാഹക സമിതി അംഗം. * 2005 മുതൽ എ.ഐ.സി.സി. അംഗം. * 2004 2006 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായി. == തിരഞ്ഞെടുപ്പുകൾ == '''2026- തിരഞ്ഞെടുപ്പ് ഫലങ്ങൾ'''{{Election box begin|title=[[2026 കേരള നിയമസഭാ തിരഞ്ഞെടുപ്പ്]]: നെയ്യാറ്റിൻകര}} {{Election box candidate with party link|party=ഇന്ത്യൻ നാഷണൽ കോൺഗ്രസ്|candidate=[[എൻ. ശക്തൻ]]|votes=58,760|percentage=43.98%|change=}} {{Election box candidate with party link|party=കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|candidate=[[കെ. ആൻസലൻ]]|votes=51,794|percentage=38.76%|change=}} {{Election box candidate with party link|party=ദേശീയ ജനാധിപത്യ സഖ്യം|candidate=[[എസ്. രാജശേഖരൻ നായർ]]|votes=21,858|percentage=16.36%|change=}} {{Election box candidate with party link|party=None of the above|candidate=None of the above|votes=720|percentage=0.54%|change=}} {{Election box candidate with party link|party=ബഹുജൻ സമാജ് പാർട്ടി|candidate=സുരേന്ദ്രനാഥൻ. കെ|votes=327|percentage=0.24%|change=}} {{Election box candidate with party link|party=സ്വതന്ത്ര സ്ഥാനാർത്ഥി|candidate=ബിപിൻ എസ്.ബി|votes=157|percentage=0.12%|change=}} {{Election box margin of victory||votes=6966|percentage=|change=}} {{Election box turnout|votes=133616|percentage=|change=|}} {{Election box gain with party link||winner=Indian National Congress|loser=Communist Party of India (Marxist)|swing=}} {{Election box end}} === 2021 === {| class="wikitable sortable" |+ തിരഞ്ഞെടുപ്പുകൾ <ref>{{Cite web |url=http://www.ceo.kerala.gov.in/electionhistory.html |title=ആർക്കൈവ് പകർപ്പ് |access-date=2020-10-14 |archive-date=2021-11-11 |archive-url=https://web.archive.org/web/20211111050225/http://www.ceo.kerala.gov.in/electionhistory.html |url-status=dead }}</ref> <ref>{{Cite web |url=http://www.keralaassembly.org/ |title=ആർക്കൈവ് പകർപ്പ് |access-date=2021-08-09 |archive-date=2021-05-10 |archive-url=https://web.archive.org/web/20210510182516/http://www.keralaassembly.org/ |url-status=dead }}</ref> ! വർഷം !! മണ്ഡലം || വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും |- |2026 |[[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകര]] |[[എൻ. ശക്തൻ]] |[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |കെ. ആൻസലൻ |(സിപിഐ(എം)) | | |- |2016 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[ഐ.ബി. സതീഷ്]] || || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2011 || [[കാട്ടാക്കട നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[എം.വി. ജയദാലി]] || || || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2006 || [[നേമം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || മലയിൻകീഴ് രാധാകൃഷ്ണൻ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]] |- |2001 || [[നേമം നിയമസഭാമണ്ഡലം]] ||[[എൻ. ശക്തൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[വേങ്ങാനൂർ പി. ഭാസ്കരൻ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[എം.എസ്. കുമാർ]] || [[ബി.ജെ.പി.]] |- | 1982 || [[കോവളം നിയമസഭാമണ്ഡലം]] || [[എൻ. ശക്തൻ]] || [[ഡി.എസ്.പി.]] || [[എം.ആർ. രഘുചന്ദ്രബാൽ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || പൂങ്കുളം രാജു || [[സ്വതന്ത്ര സ്ഥാനാർത്ഥി]] |- |} == കുടുംബം == സ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ടിൻറു (എൻജിനീയർ), ഡോ. ടിഷ എന്നിവർ. ==അവലംബം== {{Reflist}} {{DEFAULTSORT:ശക്തൻ}} {{Speakers of KLA}} {{Deputy Speakers of KLA}} [[വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ]] [[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:കേരള നിയമസഭയിലെ ഡെപ്യൂട്ടിസ്പീക്കർമാർ]] [[വർഗ്ഗം:കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരള നിയമസഭയിലെ സ്പീക്കർമാർ]] [[വർഗ്ഗം:1951-ൽ ജനിച്ചവർ]] [[വർഗ്ഗം:മേയ് 5-ന് ജനിച്ചവർ]] [[വർഗ്ഗം:പതിനാറാം കേരള നിയമസഭാംഗങ്ങൾ]] 8wrht8njvit602t7p3dnqmyrf8mc1bw ആടുമനുഷ്യൻ 0 159578 4634149 4592586 2026-06-29T00:48:53Z Malikaveedu 16584 4634149 wikitext text/x-wiki {{prettyurl|Lake Worth Monste}} {{Infobox Paranormalcreatures |Creature_Name = ആടുമനുഷ്യൻ |Image_Name = |Image_Caption = |Grouping = [[Cryptid]] |Sub_Grouping = [[Hominid]] |Country = [[യുണൈറ്റഡ് സ്റ്റേറ്റ്സ്]] |Region = [[ലേക്ക് വർത്ത് (ടെക്സസ്)]] |Habitat = |First_Reported = June, 1969 |Status = Unknown }} അരയ്ക്ക് കീഴ്‌‌പോട്ട് [[ആട്|ആടിന്റെ]] [[ശരീരം|ശരീരവും]] അതിനു മുകൾഭാഗത്ത് [[മനുഷ്യൻ|മനുഷ്യശരീരവും]] ഉള്ള, യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവിയാണ് '''ആടുമനുഷ്യൻ'''. [[അമേരിക്ക|അമേരിക്കയിൽ]] ആണ് ഇവ ജീവിച്ചിരിക്കുന്നതായി കരുതുന്നത്. അമേരിക്കയിൽ രണ്ടു സ്ഥലങ്ങളിൽ ഇവയെ കണ്ടതായി പറയപ്പെടുന്നു. ഒന്ന് ലക്ക് വോർത്ത് എന്ന സ്ഥലത്ത് നിന്നും മറൊന്നു [[മേരിലാൻ‌ഡ്|മേരിലാൻഡ്‌]] എന്ന സ്ഥലത്ത് നിന്നും. ==ചരിത്രം== 1969 മുതൽ ഇവയെ കണ്ടതായും വസ്തു വകകൾ നശിപ്പിച്ചതായുമുള്ള പരാതികൾ പൊലീസിനു ലഭിച്ചു വരുന്നുണ്ട്. എന്നാൽ ജോൺ എന്ന ഒരാൾ തന്റെ കാറിന്റെ മുകളിൽ ഈ ജീവി ചാടിയതായി കാണിച്ചു പരാതിപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടു കിട്ടിയില്ല. പകുതി മനുഷ്യൻ, പകുതി ആട്, കൈയിൽ ഒരു മഴു ഇതാണ് സാധാരണ ദൃക്സാക്ഷിവിവരണം. ==അവലംബം== *[http://www.texasbigfoot.com/Fate1092.html The Lake Worth Monster: Texas Bigfoot] {{Webarchive|url=https://web.archive.org/web/20080118064221/http://www.texasbigfoot.com/Fate1092.html |date=2008-01-18 }} *[http://www.subversiveelement.com/LakeWorthMonster.html The Lake Worth Monster] {{Webarchive|url=https://web.archive.org/web/20110927181436/http://www.subversiveelement.com/LakeWorthMonster.html |date=2011-09-27 }} *[http://www.bigfootencounters.com/articles/lakeworth.htm 32 years ago, a strange whatever terrorized Lake Worth] [[വർഗ്ഗം:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ]] o0n7jl2om6r4pbfjevp1skp1qtp5x50 മൂങ്ങമനുഷ്യൻ 0 159786 4634148 3064945 2026-06-29T00:46:49Z Malikaveedu 16584 4634148 wikitext text/x-wiki {{prettyurl|Owlman}} {{Infobox Paranormalcreatures |Creature_Name = മൂങ്ങമനുഷ്യൻ |Image_Name = |Image_Caption = |Grouping = [[Cryptid]] |Sub_Grouping = |Country = [[യുണൈറ്റഡ് കിംഗ്ഡം]] |Region = [[കോൺവാൾ]] |Habitat = |First_Reported = ഏപ്രിൽ 17, 1976 |Status = Unknown }} [[ബ്രിട്ടൺ|ബ്രിട്ടനിലെ]] കോൻവാള്ളിൽ കണ്ടു എന്ന് പറയപ്പെടുന്ന ഒരു ജീവിയാണ് മൂങ്ങമനുഷ്യൻ . 1976-ൽ ആണ് ആദ്യം കണ്ടു എന്ന റിപ്പോർട്ട്‌ വരുന്നത്. [[Image:Mawnan Church.jpg|thumb|right|The church tower at Mawnan]] ==ആദ്യ വിവരണം== മൌവൻ [[പള്ളി|പള്ളിയുടെ]] ഗോപുരത്തിന്റെ മുകളിൽ വട്ടം ഇട്ടു പറക്കുന്ന ഒരു വലിയ ചിറകുള്ള ജീവിയെ അവധിക്ക് വന്ന രണ്ടു പെൺകുട്ടികൾ കാണുന്നു. ഇതിൽ പന്ത്രണ്ടു വയസുള്ള ജൂൺ എന്ന കുട്ടി ഈ ജിവിയുടെ ഒരു ചിത്രം വരയ്ക്കുകയുണ്ടായി. ==അവലംബം== * {{cite book |author={{aut|Bord, Janet}}|coauthors={{aut|Bord, Colin}}|year=1990 |title=Alien Animals|publisher=Granada}} (pp135–139, 141) * {{cite book |author={{aut|Downes, Jonathan}}|year=1997|title=The Owlman and Others|publisher=Domra Publications|location=Corby|isbn=0 9524417 6 4 |pages=239}} * {{cite book |author={{aut|McEwan, Graham J.}}|year=1986|title=Mystery Animals of Britain and Ireland|publisher=Robert Hale|location=London|isbn=0-7090-2801-6|pages=224}} (pp150–153) * {{cite book |author={{aut|Shuker, Karl}}|year=1996, 2002|title=The Unexplained|publisher=Carlton}} (p37) {{reflist}} [[വർഗ്ഗം:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ]] h0op4ly99akaa934gdjyd150x8w1751 വീരാൻകുട്ടി 0 161770 4634126 4614429 2026-06-28T16:01:33Z ~2026-30548-45 218093 /* സമാഹാരങ്ങൾ‌ */ 4634126 wikitext text/x-wiki {{prettyurl|Veerankutty}} [[File:Veerankutti.jpg|thumb|Kashnam]] [[ഉത്തരാധുനികത|ഉത്തരാധുനിക]][[മലയാളസാഹിത്യം|മലയാള സാഹിത്യത്തിലെ]] ശ്രദ്ധേയരായ കവികളിൽ‌‌ ഒരാളാണ് '''വീരാൻ‌കുട്ടി'''. ഏഴ് കവിതാ സമാഹാരങ്ങൾ‌, കുട്ടികൾ‌ക്കായുള്ള മൂന്നു == ജീവിതരേഖ == 1962 [[ജൂലൈ 2|ജൂലൈ 9]]<nowiki/>ന്‌ [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[പേരാമ്പ്ര|പേരാമ്പ്രക്കടുത്തുള്ള]] [[നരയംകുളം|നരയംകുളത്ത്]] കുഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനായി ജനിച്ചു. കടമേരി ആർ.എ.സി. ഹൈസ്കൂൾ, പച്ച്‌പഹാട് നവോദയ വിദ്യാലയ ([[രാജസ്ഥാൻ]]), കല്ലിക്കണ്ടി എൻ.എ.എം. കോളേജ്, [[ശ്രീശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല]], [[അരീക്കോട്]] സുല്ലമുസ്സലാം സയൻസ് കോളേജ്, മൊകേരി ഗവ.കോളജ് എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തു. അസോ.പ്രൊഫസർ ആയിരിക്കെ മsപ്പള്ളി ഗവണ്മെന്റ് കോളേജിൽ നിന്നും 2019 മാർച്ച് 31ന് വിരമിച്ചു.<ref>{{Cite web|url=http://keralaliteraturefestival.com/speakers_more.aspx?id=NTUw|title=Veerankutty- Speaker in Kerala literature Festival KLF –2021{{!}} Keralaliteraturefestival.com|access-date=2021-08-02|archive-date=2021-08-02|archive-url=https://web.archive.org/web/20210802080042/http://keralaliteraturefestival.com/speakers_more.aspx?id=NTUw|url-status=dead}}</ref> മലയാള വിഭാഗം മേധാവി. ഭാര്യ :റുഖിയ, മക്കൾ:റുബ്‌ന പർ‌വീൺ,തംജീദ്. [[File:Veerankutty_kavi.jpg |thumb|വീരാൻകുട്ടി കേരള ലിറ്റററി ഫെസ്റ്റിൽ (2018) സംസാരിക്കുന്നു]] == സമാഹാരങ്ങൾ‌ == *[[ജലഭൂപടം]] ([[പാപ്പിലോൺ ബുക്സ്]] - [[1999]]) *മാന്ത്രികൻ ([[ഡി.സി. ബുക്സ്|ഡി സി ബുക്സ്]] - [[2004]]) *[[ആട്ടോഗ്രാഫ്]] ([[ഡി.സി. ബുക്സ്|ഡി സി ബുക്സ്]] - [[2007]]) *[[തൊട്ടു തൊട്ടു നടക്കുമ്പോൾ (എസ് എം എസ് കവിതകൾ)]] ([[2010]]) *[[മൺവീറ്]] ([[ ഡി സി ബുക്സ്]]- [[2011]]) *വീരാൻകുട്ടിയുടെ കവിതകൾ-സമ്പൂർണ്ണം(2013) *[[മിണ്ടാപ്രാണി|മിണ്ടാപ്രാണി(2015)]] *നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക്(2018) * ഇനിയുള്ള ദിവസങ്ങൾ (2021) * ലോകകവിത - വിവർത്തനം (2018) * അലയുന്ന പറവകൾ - വിവർത്തനം (2022) സഹൃദയഹൃദയത്തെ ആസ്വദിക്കുന്നതാണ് കവിത. കാലഘട്ടത്തിനനുസരിച്ച്  പുതിയ കവിതകൾ രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. പുതിയ കാലത്തെ കവിതയായ് വീരാന്കുട്ടിയുടെ 'സ്മാരകം' എന്ന കവിതയിൽ ഒരു ചെറിയ അപ്പൂപ്പൻതാടി ഒട്ടും നിസ്സാരമല്ല എന്നതാണ് കവി സമർഥിക്കുന്നത്.ചിറകുകൾ ഇല്ലാത്ത ദേശാന്തര കിളിയെ പോലെ പറക്കാനാവില്ലാത്ത ഒരു ചെറു അപ്പൂപ്പൻ താടിയാണ് കവിതയിൽ പരാമർശിക്കുന്നത്.സ്വന്തമായി ആകാശം ഇല്ല ദേശാന്തരം വിധിച്ചിട്ടില്ല ചിറകില്ലാതെ പോലും അത് പറന്നുയരുന്നു.കുഞ്ഞിനെ എന്ന പോലെ ചേർത്തുവെച്ച് വിത്തിനെയും കൂട്ടി ആഴങ്ങളിൽ പറന്ന് തിരിച്ചു മണ്ണിൽ നിലയുറക്കുമ്പോൾ..ഒരു സ്മാരക മരം ആയി മാറുമ്പോൾ അതിൽ വിശ്രമിക്കാൻ വരുന്ന ഒരാളും ചിന്തിച്ചു കാണില്ല ഒരു ഭാരമില്ലാത്ത തൊപ്പയാണല്ലോ അത്രയും വലിയ ഒരു സ്മാരകത്തിന് ജന്മം നൽകിയത് എന്ന് സത്യം.ഒരിക്കലും അപ്പൂപ്പൻതാടി അഹങ്കരിക്കുന്നില്ല..!ആകാശം മുഴുവൻ കൈക്കലാക്കി പറന്നുയരുമ്പോൾ പക്ഷി എന്ന പേര് നൽകാത്തതിൽ കൃതജ്ഞത കാണിക്കുന്നു കാരണം പക്ഷി എന്നു പറയുമ്പോൾ ഒരു പരിമിതി പോലെയാണ് അപ്പൂപ്പൻ താടി കണക്കാക്കുന്നത്.പക്ഷിയേക്കാൾ ഉയരത്തിൽ പറക്കാനും ചെറുതായതുകൊണ്ട് അതിൻറെ സ്വാതന്ത്ര്യം ഒരിക്കലും നിഷേധിക്കുന്നില്ല.മനുഷ്യർ പലപ്പോഴും വലിയ ചിന്ത കൊടുക്കാത്ത അപ്പൂപ്പൻ താടിയെ വീരാൻകുട്ടി അതിൻറെ ആഴങ്ങളിലൂടെ കവിതയായി ചിത്രീകരിച്ചപ്പോൾ ആസ്വാദകർ ആഴങ്ങളിലേക്കുള്ള അർത്ഥ തലങ്ങളിലേക്ക് കടന്നു ചെല്ലുന്നു. == ബാലസാഹിത്യം == നരയംകുളം കുട്ടി എന്ന പേരിൽ [[ബാലമാസിക|ബാലമാസികകളിൽ]] കഥകളും,കവിതകളും എഴുതി. മണ്ടൂസുണ്ണി, ഉണ്ടനും നീലനും, നാലുമണിപ്പൂവ് എന്നീ [[നോവൽ|നോവലുകൾ]] [[ലേബർ ഇൻ‌ഡ്യ]] [[ബാലമാസിക]]യിൽ പ്രസിദ്ധീകരിച്ചു.പറന്നുപറന്ന് ചേക്കുട്ടിപ്പാവ ബാലനോവൽ 2018ൽ പുറത്തുവന്നു. == ബഹുമതികൾ == കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്( 2017) *കെ. എസ്. കെ. തളികുളം പുരസ്കാരം *ചെറുശ്ശേരി പുരസ്കാരം *അബുദാബി ഹരിതാക്ഷര പുരസ്കാരം *വിടി കുമാരൻ കാവ്യ പുരസ്കാരം *മഹാകവി പി കുഞ്ഞിരാമൻ നായർ കവിതാ പുരസ്കാരം *തമിഴ് നാട് സി ടി എം എ സാഹിത്യ പുരസ്കാരം *അയനം എ അയ്യപ്പൻ കവിതാപുരസ്കാരം *ദുബൈ ഗലേറിയ ഗാല്ലന്റ് അവാർഡ്, *എസ്.എസ്.എഫ് സാഹിത്യോത്സവ് അവാർഡ് ==അവലംബം== <references/> == കൂടുതൽ == *[http://www.poetryinternationalweb.net/pi/site/poet/item/9991 പോയട്രി ഇന്റർ‌നാഷണൽ വെബിൽ] {{Webarchive|url=https://web.archive.org/web/20140919091224/http://www.poetryinternationalweb.net/pi/site/poet/item/9991 |date=2014-09-19 }} *[http://www.harithakam.com/ml/Poem.asp?ID=376 വീരാൻ‌കുട്ടി'പെൺമരങ്ങൾ' എന്ന കവിത] {{Webarchive|url=https://web.archive.org/web/20201124151244/https://www.harithakam.com/ml/Poem.asp?ID=376 |date=2020-11-24 }} *http://www.dcbookshop.net/author/veerankutti {{Webarchive|url=https://web.archive.org/web/20160304191316/http://www.dcbookshop.net/author/veerankutti |date=2016-03-04 }} [[വർഗ്ഗം:മലയാളകവികൾ]] [[വർഗ്ഗം:1969-ൽ ജനിച്ചവർ]] [[വർഗ്ഗം:മലയാള ബാലസാഹിത്യകാരന്മാർ]] [[വർഗ്ഗം:കോഴിക്കോട് ജില്ലയിൽ ജനിച്ചവർ]] jcc8y8ycqblc84bjver6iiv1ockx8gu ഏകാന്തതയുടെ നൂറ് വർഷങ്ങൾ 0 161915 4634171 4521672 2026-06-29T07:48:54Z Vicharam 9387 4634171 wikitext text/x-wiki {{Prettyurl|One Hundred Years of Solitude}} {{infobox Book | <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books --> | name = ഏകാന്തതയുടെ നൂറ് വർഷങ്ങൾ | title_orig = Cien años de soledad | translator = [[Gregory Rabassa]] | image = [[Image:100years.jpg|200px]] | image_caption = First edition | author = [[ഗബ്രിയേൽ ഗർസിയ മാർക്വേസ്]] | illustrator = | cover_artist = | country = [[കൊളംബിയ]] | language = [[സ്പാനിഷ്]] | series = | genre = [[നോവൽ]] | release_date = 1967 | english_pub_date = 1970 | publisher = [[ഹാർപ്പെർ & റോ]] (യു,എസ്.)<br>[[ജോനാഥൻ കേപ്പ്]] (യു.കെ.) | isbn = ISBN 0-224-61853-9 (UK hardback edition) | oclc= 17522865 | preceded_by = | followed_by = }} വിഖ്യാത കൊളംബിയൻ സാഹിത്യകാരൻ [[ഗബ്രിയേൽ ഗർസിയ മാർക്വേസ്|ഗബ്രിയേൽ ഗർസിയ മാർക്വേസി]]ന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുതുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). സ്പാനിഷ് ഭാഷയിൽ 1967ൽ പുറത്തിറങ്ങിയ ഈ നോവൽ 1982ലെ [[നൊബേൽ പുരസ്‌കാരം|സാഹിത്യ നൊബേൽ പുരസ്കാരം]] മാർക്വേസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. [[മാജിക്കൽ റിയലിസം]] എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവൽ മാർക്വേസിനെ ലാറ്റിനമേരിക്കയിൽ മുൻ നിര സാഹിത്യ കാരനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. സാങ്കല്പിക ഗ്രാമമായ മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. 1967ൽ സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ പിന്നീട് 37ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുമുണ്ടായി. 1960 - 1970 കാലഘട്ടങ്ങളിലെ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പ്രതിനിധിയായി ഈ നോവലിനെ കണക്കാക്കാറുണ്ട്. '''കഥാതന്തു''' മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെൻണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ പറയുന്നത്. ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ജോസ് അർക്കേഡിയോ ബുവെണ്ടിയ, ഭാര്യ ഉർസുല ഇഗ്വറാൻ എന്നിവർ കൊളംബിയയിലെ റിയോഹച്ച് ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു. ഒരു നദീതടത്തിലെ വിശ്രമത്തിനിടക്ക് ജോസ് അർക്കേഡിയൊ പൂർണമായും കണ്ണാടികൊണ്ട് നിർമിതമായ മക്കോണ്ട എന്ന നഗരം സ്വപ്നം കാണുന്നു. തുടർന്ന് അതേ നദീതടത്തിൽ ഏറെ നാളത്തെ അലച്ചിലിനൊടുവിൽ അദ്ദേഹം മക്കോണ്ട സ്ഥാപിക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ലോകവും പിന്നീട് ജോസ് അർക്കേഡിയൊ സ്വന്തം വീക്ഷണങ്ങൾക്കനുസരിച്ചു നിർമ്മിക്കുന്നു. തുടർന്നുള്ള വർഷങ്ങളിൽ മക്കോണ്ടയിൽ അത്ഭുതാവഹവും, അനിതരസാധാരണവുമായ സംഭവങ്ങൾ അരങ്ങേറുന്നു. കഥാന്ത്യത്തിൽ കണ്ണാടികളാൽ നിർമിതമായ മക്കോണ്ട ഒരു കൊടുങ്കാറ്റിനെത്തുടർന്ന് നശിക്കുന്നു. '''കഥാപാത്രങ്ങൾ''' '''ഒന്നാം തലമുറ''' ജോസ് അർക്കേഡിയോ ബുവെൻഡിയ, ഉർസുല ഇഗ്വാറാൻ '''രണ്ടാം തലമുറ''' ജോസ് അർക്കേഡിയോ , കേണൽ അറിലിയാനോ, <br>റെമഡിയോസ്, അമരാന്ത,റെബേക്ക '''മൂന്നാം തലമുറ''' അർക്കേഡിയോ , അറിലിയാനോ ജോസ്, <br>സാന്റാ സോഫിയാ ഡെ ലാ പിയേദ് പതിനേഴ് അറിലീയാനോമാർ '''നാലാം തലമുറ''' റെമഡിയോസ് സുന്ദരി, ജോസ് അർക്കേഡിയോ സെഗുണ്ട, <br>ഫെർണാണ്ട ഡെൽ കാർപിയോ '''അഞ്ചാം തലമുറ''' റെനേറ്റ റെമിൻസ്ക (മെമെ), ജോസ് അർക്കേഡിയോ രണ്ടാമൻ , അമരാന്ത ഉർസുല '''ആറാം തലമുറ''' അറിലിയാനോ രണ്ടാമൻ '''ഏഴാം തലമുറ''' അറിലിയാനോ മൂന്നാമൻ '''മറ്റു കഥാപാത്രങ്ങൾ''' മെൽക്ക്യുഡിയാസ്, പീലാർ ടെർണാർ, പിയേട്രാ ക്രസ്പി, <br>ഗബ്രിയേൽ ഗാർസിയ മാർക്ക്യേസ്, പെട്രാ കോട്ടസ്, മിസ്റ്റർ ഹെർബെർട്ട്, <br>മിസ്സർ ബ്രൌൺ, മൌറീസിയ ബാബിലോണിയ, ഗാസ്റ്റൺ, '''ചരിത്രപരമായ പ്രാധാന്യം''' ഏകാന്തതയുടെ നൂറ് വർഷങ്ങൾ, [[കൊളംബിയ]]യുടെ ചരിത്രം തന്നെയായാണ് കണക്കാക്കുന്നത്. സ്പാനിഷ് കോളനി വൽക്കരണത്തിനുtiഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കരിക, സാമുഹിക, രാഷ്ട്രീയ മാറ്റങ്ങൾ, ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്. ==പുറത്തേക്കുള്ള കണ്ണികൾ== * [http://www.free-book-summary.com/one-hundred-years-of-solitude.html Book Summary of ''One Hundred Years of Solitude''] {{Webarchive|url=https://web.archive.org/web/20100126070227/http://www.free-book-summary.com/one-hundred-years-of-solitude.html |date=2010-01-26 }} * [http://literapedia.wikispaces.com/One+Hundred+Years+of+Solitude ''One Hundred Years of Solitude'' Book Notes] {{Webarchive|url=https://web.archive.org/web/20150206200825/http://literapedia.wikispaces.com/One+Hundred+Years+of+Solitude |date=2015-02-06 }} from [http://literapedia.wikispaces.com/ Literapedia] {{Webarchive|url=https://web.archive.org/web/20180702114713/http://literapedia.wikispaces.com/ |date=2018-07-02 }} * [http://www.oprah.com/oprahsbookclub/Synopsis-of-One-Hundred-Years-of-Solitude Oprah's Book Club's Guide to ''One Hundred Years of Solitude''] {{Webarchive|url=https://web.archive.org/web/20110928095038/http://www.oprah.com/oprahsbookclub/Synopsis-of-One-Hundred-Years-of-Solitude |date=2011-09-28 }} * [http://www.amazon.com/Hundred-Solitude-Gabriel-Garcia-Marquez/dp/0060929790 ആമസോൺ .കോം] [[വർഗ്ഗം:സ്പാനിഷ്‌ നോവലുകൾ]] [[വർഗ്ഗം:1967-ൽ ഇറങ്ങിയ പുസ്തകങ്ങൾ]] gfknqjd0hktoy8yuciinzvv2kb3zqhz പി. ഗംഗാധരൻ നായർ 0 203977 4634187 4580712 2026-06-29T11:13:08Z ~2026-35624-91 219457 /* പുരസ്കാരങ്ങൾ */ 4634187 wikitext text/x-wiki {{Prettyurl|P. Gangadharan Nair}} {{needs image}} {{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. --> | image = | image_size = | alt = | caption = പി. ഗംഗാധരൻ നായർ | pseudonym = റേഡിയോ അങ്കിൾ | birth_name = | birth_date = <!-- {{Birth date and age|YYYY|MM|DD}} --> 1922 | birth_place = | death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} --> 2008 നവംബർ 21 <ref name="test1">[http://news.outlookindia.com/items.aspx?artid=636512 ഔട്ട്ലുക്ക് ഇന്ത്യ.കോം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }} ആക്ടർ, പ്ലേറൈറ്റ് ഗംഗാധരൻ നായർ ഡെഡ്.</ref> | death_place = തിരുവനന്തപുരം | resting_place = | occupation = നാടകകൃത്ത്, ഗാനരചയിതാവ്, ഗായകൻ, റേഡിയോ കലാകാരൻ, നടൻ | ഭാഷ = മലയാളം | nationality = {{flagcountry|India}} | ethnicity = | citizenship = | education = | alma_mater = | period = | genre = | subject = | movement = | notableworks = | spouse = | partner = | children = മൂന്നാണ്മക്കളും ഒരു മകളും | relatives = | influences = | influenced = | awards = | signature = | signature_alt = | website = | portaldisp = }} മലയാള നാടകകൃത്തും, ആൾ ഇന്ത്യ റേഡിയോയിൽ ബാലലോകം എന്ന പരിപാടി അവതരിപ്പിച്ചിരുന്നയാളുമായിരുന്നു '''പി. ഗംഗാധരൻ നായർ'''. 1922-ലാണ് ഇദ്ദേഹം ജനിച്ചത്<ref name="test1"/>. 1949-ലായിരുന്നു ഇദ്ദേഹം ആൾ ഇന്ത്യ റേഡിയോയിൽ ചേർന്നത്. നാലു പത്റ്റാണ്ടോളം അവിടെ ജോലി ചെയ്തു. [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത [[മുഖാമുഖം]] എന്ന ചലച്ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചത് ഇദ്ദേഹമായിരുന്നു <ref name="test1"/>. 2008 നവംബർ 21-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. ==കലാജീവിതം== [[ന്യൂസ്പേപ്പർബോയ്]] എന്ന ചലച്ചിത്രമുൾപ്പെടെ പല ചിത്രങ്ങൾക്കും അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. സിനിമയിൽ പിന്നണിഗാനങ്ങൾ പാടുകയും സംഭാഷണരചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്.<ref>{{Cite web |url=http://www.malayalasangeetham.info/displayProfile.php?category=actors&artist=P%20Gangadharan%20Nair&cl=1 |title=ആർക്കൈവ് പകർപ്പ് |access-date=2012-08-12 |archive-date=2016-03-04 |archive-url=https://web.archive.org/web/20160304203825/http://www.malayalasangeetham.info/displayProfile.php?category=actors&artist=P%20Gangadharan%20Nair&cl=1 |url-status=dead }}</ref> ==പുരസ്കാരങ്ങൾ== റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്യുന്നതിനും അഭിനയത്തിനും അദ്ദേഹത്തിന് പല പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. അദ്ദേഹം രചിച്ച [[യു.ഡി. ക്ലാർക്ക് (നാടകം)|യു.ഡി. ക്ലാർക്ക്]] എന്ന നാടകത്തിന്1969-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട് <ref name="test1">[http://news.outlookindia.com/items.aspx?artid=636512 ഔട്ട്ലുക്ക് ഇന്ത്യ.കോം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }} ആക്ടർ, പ്ലേറൈറ്റ് ഗംഗാധരൻ നായർ ഡെഡ്.</ref><ref>{{Cite web |url=http://www.mathrubhumi.com/books/awards.php?award=14 |title=ആർക്കൈവ് പകർപ്പ് |access-date=2012-07-27 |archive-date=2012-08-09 |archive-url=https://web.archive.org/web/20120809050719/http://www.mathrubhumi.com/books/awards.php?award=14 |url-status=deviated |archivedate=2012-08-09 |archiveurl=https://web.archive.org/web/20120809050719/http://www.mathrubhumi.com/books/awards.php?award=14 }}</ref>. ==അവലംബം== {{reflist}} [[വർഗ്ഗം:1922-ൽ ജനിച്ചവർ]] [[വർഗ്ഗം:2008-ൽ മരിച്ചവർ]] [[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] [[വർഗ്ഗം:നവംബർ 21-ന് മരിച്ചവർ]] [[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] [[വർഗ്ഗം:മലയാളനാടകകൃത്തുക്കൾ]] [[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]] [[വർഗ്ഗം:മലയാളചലച്ചിത്രഗാനരചയിതാക്കൾ]] 00tls52u1t4k08816rl0mha3uxrkm7l ഗുരുവായൂരപ്പൻ 0 219157 4634077 4628991 2026-06-28T12:29:16Z ~2026-36435-63 219590 /* പ്രതിഷ്ഠ */ 4634077 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങളനുസരിച്ച് ശംഖചക്രഗദാ പത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസമുണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണുവിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവത്തോടുകൂടിയ മഹാവിഷ്ണുരൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 5lij9wrfod0rvicl7hhjbptbs1iuz74 4634078 4634077 2026-06-28T12:30:45Z ~2026-36435-63 219590 /* പ്രതിഷ്ഠ */ 4634078 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസമുണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണുവിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവത്തോടുകൂടിയ മഹാവിഷ്ണുരൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 9kmoso3riby9r6cc786oogkwt8idaxq 4634079 4634078 2026-06-28T12:32:03Z ~2026-36435-63 219590 /* പ്രതിഷ്ഠ */ 4634079 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസമുണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണുവിഗ്രഹ രൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവത്തോടുകൂടിയ മഹാവിഷ്ണുരൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] d17lghcc4k36ofy76p5s0k19vc4vgce 4634080 4634079 2026-06-28T12:33:28Z ~2026-36435-63 219590 /* പ്രതിഷ്ഠ */ 4634080 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവത്തോടുകൂടിയ മഹാവിഷ്ണുരൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 812sok0qnajlzd918idg70619ww1t3z 4634081 4634080 2026-06-28T12:36:28Z ~2026-36435-63 219590 /* പ്രതിഷ്ഠ */ 4634081 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] e2r400dxmnbwqcr14dfi0qweiq9i09x 4634082 4634081 2026-06-28T12:37:10Z ~2026-36435-63 219590 /* പ്രതിഷ്ഠ */ 4634082 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 13p07wtkj4usslyy6786tguf169lrvb 4634084 4634082 2026-06-28T12:40:08Z ~2026-36435-63 219590 /* ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ */ 4634084 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] i1m62gjrxkoset0gd74p6w1xgdxausv 4634085 4634084 2026-06-28T12:41:01Z ~2026-36435-63 219590 /* ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ */ 4634085 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] mymm8fnzn4vvndf72889j12m6g4h6cy 4634087 4634085 2026-06-28T12:48:41Z ~2026-36435-63 219590 /* ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും */ 4634087 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 5nqkptxoqsa0ubpwkwboyr9kw4niz0b 4634088 4634087 2026-06-28T12:53:22Z ~2026-36435-63 219590 /* പാണ്ഡ്യരാജാവിന്റെ കഥ */ 4634088 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 7k1yqjc0o3oprqj9ewsmoa1d874g71f 4634089 4634088 2026-06-28T12:54:41Z ~2026-36435-63 219590 /* പാണ്ഡ്യരാജാവിന്റെ കഥ */ 4634089 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 1cm585feoqcisdob08m1x6gjxqjxx46 4634090 4634089 2026-06-28T12:56:36Z ~2026-36435-63 219590 /* ശങ്കരാചാര്യരുടെ വീഴ്ച */ 4634090 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] k18q97tilvueaogbu5n1bsrcj5eu5z7 4634091 4634090 2026-06-28T12:58:26Z ~2026-36435-63 219590 /* ശങ്കരാചാര്യരുടെ വീഴ്ച */ 4634091 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 4r88hexfv56olv3xwipr2h8kl6hwqod 4634092 4634091 2026-06-28T13:01:46Z ~2026-36435-63 219590 /* നെന്മിനി ഉണ്ണി */ 4634092 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] h7nb89rgknhv2tunr81skf93h997h5g 4634093 4634092 2026-06-28T13:03:27Z ~2026-36435-63 219590 /* നെന്മിനി ഉണ്ണി */ 4634093 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] jbu4act63am2l6bcqbkf7q1vgljo4j6 4634094 4634093 2026-06-28T13:04:16Z ~2026-36435-63 219590 /* നെന്മിനി ഉണ്ണി */ 4634094 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] 3c9tx29qyqitfxcopuldb12abh9t7ft 4634095 4634094 2026-06-28T13:05:47Z ~2026-36435-63 219590 /* നെന്മിനി ഉണ്ണി */ 4634095 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞു കൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! അഹങ്കാരം ഒരിയ്ക്കലും പണ്ഡിതന്മാർക്ക് ഭൂഷണമല്ല. പണ്ഡിതശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] atdtxq46tauih69el3i7xfu06dcmyi0 4634096 4634095 2026-06-28T13:10:24Z ~2026-36435-63 219590 /* ഭക്തിയും വിഭക്തിയും */ 4634096 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞു കൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! പണ്ഡിത ശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്കിഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തിനടുത്തുപോയി മാപ്പുപറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] mrgjaqx7f7snx2l8n38zhxj6ingswkf 4634097 4634096 2026-06-28T13:15:56Z ~2026-36435-63 219590 /* ഭക്തിയും വിഭക്തിയും */ 4634097 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞു കൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! പണ്ഡിത ശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്ക് ഇഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തെ കണ്ട് മാപ്പ് പറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] dr7rugzz6tmmsmupu9boozeug1j58bj 4634098 4634097 2026-06-28T13:19:01Z ~2026-36435-63 219590 /* 'പദ്മനാഭോ മരപ്രഭു' */ 4634098 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞു കൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! പണ്ഡിത ശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്ക് ഇഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തെ കണ്ട് മാപ്പ് പറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധ മഹാക്ഷേത്രമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിയ്ക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] dnprb1f172re0nywzj2t1fhii489bw9 4634100 4634098 2026-06-28T13:39:57Z ~2026-36435-63 219590 /* ഭാഗവതപ്രിയനായ കൊട്ടിയൂരപ്പൻ */ 4634100 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞു കൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! പണ്ഡിത ശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്ക് ഇഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തെ കണ്ട് മാപ്പ് പറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗവതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവത പാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എണീറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഇരിയ്ക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കാം കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടു മൂന്നു ദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] b8x11tvvnfo9lgqce8970ar6xqdf9bk 4634101 4634100 2026-06-28T13:42:06Z ~2026-36435-63 219590 /* ഭാഗവതപ്രിയനായ കൊട്ടിയൂരപ്പൻ */ 4634101 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞു കൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! പണ്ഡിത ശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്ക് ഇഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തെ കണ്ട് മാപ്പ് പറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗവതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവത പാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എണീറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഇരിയ്ക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കാം കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടു മൂന്നു ദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാട് ദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരികെ എടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] czesc43h3vqxx5mjruj64talvb2yj8u 4634102 4634101 2026-06-28T13:45:09Z ~2026-36435-63 219590 /* ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി */ 4634102 wikitext text/x-wiki {{Refimprove}}{{Infobox deity<!--Wikipedia:WikiProject Hindu mythology--> | type = Hindu | image = GURUVAYURAPPAN - OIL PAINTING BY RAJASEKHARAN.jpg | caption = ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - [[രാജശേഖരൻ പരമേശ്വരൻ]] വരച്ചത് | name = ഗുരുവായൂരപ്പൻ | Sanskrit_transliteration = Guruvāyūrappan | script_name = [[മലയാളം]] | script = ഗുരുവായൂരപ്പൻ | affiliation = [[മഹാവിഷ്‌ണു|ആദിനാരായണൻ]](മഹാവിഷ്‌ണു)/[[ശ്രീകൃഷ്ണൻ]] | god_of = [[മഹാവിഷ്ണു|ആദിനാരായണൻ]]/[[മഹാവിഷ്ണു]] | abode = [[വൈകുണ്ഠം]], [[ഗുരുവായൂർ]] | mantra = ഓം നമോ നാരായണായ <br/> ഓം നമോ ഭഗവതേ വാസുദേവായ <br/> ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ | weapon= [[സുദർശന ചക്രം]], [[പാഞ്ചജന്യം]], [[കൗമോദകി]] ([[ഗദ]]), [[താമര]] | consort = [[ലക്ഷ്മി]] | mount = [[ഗരുഡൻ]] | planet = [[ഭൂമി]] }} [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]], പ്രധാനമായും [[കേരളം|കേരളത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] ഒരു രൂപഭേദമാണ് '''ഗുരുവായൂരപ്പൻ'''. [[ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ഗുരുവായൂർ ക്ഷേത്രത്തിലെ]] പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഏറ്റവും പ്രധാനപ്പെട്ട [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണനാണ്]]. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ദൈവത്തിന്, ഇപ്പോൾ [[ഇന്ത്യ|ഇന്ത്യയ്ക്കകത്തും]] പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. == പ്രതിഷ്ഠ == ശിശുരൂപിയായ ചതുർഭുജമൂർത്തിയാണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''''പാതാളാഞ്ജനം'''' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹത്തിന് ഏകദേശം നാലടി ഉയരമുണ്ട്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ [[സുദർശനചക്രം|സുദർശനചക്രവും]] പുറകിലെ ഇടതുകയ്യിൽ [[പാഞ്ചജന്യം|പാഞ്ചജന്യം]] എന്ന [[ശംഖ്|ശംഖും]] മുന്നിലെ വലതുകയ്യിൽ [[താമര]]യും മുന്നിലെ ഇടതുകയ്യിൽ തലകീഴായി [[കൗമോദകി]] എന്ന [[ഗദ]]യും പിടിച്ചിരിയ്ക്കുന്നു. സാധാരണ വിഷ്ണുവിഗ്രഹങ്ങളെപ്പോലെ നിൽക്കുന്ന രൂപത്തിലുള്ളതാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങൾ അനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസം ഉണ്ടാകും. പുറകിലെ വലതുകയ്യിൽ [[ചക്രം]], പുറകിലെ ഇടതുകയ്യിൽ [[ശംഖ്]], മുന്നിലെ ഇടതുകയ്യിൽ [[ഗദ]], മുന്നിലെ വലതുകയ്യിൽ [[താമര]] എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണു വിഗ്രഹരൂപത്തിന് '''ജനാർദ്ദനൻ''' എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവ ദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്. പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ [[ആലപ്പുഴ ജില്ല]]യിൽ പെട്ട [[മാന്നാർ]] എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവ ത്തോടുകൂടിയ മഹാവിഷ്ണു രൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. [[കൊടുങ്ങല്ലൂർ]] സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്. കേരളത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ [[വെണ്ണ]]യും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്. === ഉച്ചപ്പൂജ അലങ്കാരവർണ്ണന === 2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. [[അർബുദം]] ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. [[കോവിഡ്-19 മഹാമാരി]] മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി. == ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ == ഗുരുവായൂരപ്പനുമായും ഗുരുവായൂർ ക്ഷേത്രവുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളുണ്ട്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്. === ക്ഷേത്രോല്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും === [[നാരദപുരാണം|ശ്രീ നാരദപുരാണത്തിലേതെന്ന്]] ചിലർ പറയുന്നതും, എന്നാൽ അതിൽ ഇല്ലാത്തതുമായ '''ഗുരുപവനപുര മാഹാത്മ്യത്തിലാണ്''' ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ വിവരിക്കുന്നത്. [[കുരുവംശം|കുരുവംശത്തിലെ]] പിന്മുറക്കാരനും, [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനും [[അഭിമന്യു]]വിന്റെ പുത്രനുമായ [[പരീക്ഷിത്ത്]], ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് അപമൃത്യു വരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ [[ജനമേജയൻ]], തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ '''[[സർപ്പസത്രയാഗം|സർപ്പസത്രം]]''' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, [[അമൃത്]] കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം [[കുഷ്ഠം|കുഷ്ഠരോഗ ബാധിതനാകുകയും]] ചെയ്തു. രോഗ വിമുക്തിയ്ക്കായി ഒരുപാട് വഴികൾ നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരു ദിവസം [[ആത്രേയൻ|ആത്രേയമഹർഷി]] വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരപ്പനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ: പദ്മകല്പത്തിന്റെ ആദിയിൽ [[ബ്രഹ്മാവ്]] സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരി ക്കുമ്പോൾ മഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. തനിക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തി നേടാനുള്ള മാർഗ്ഗം കാട്ടണമെന്ന് [[ബ്രഹ്മാവ്]] അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, [[ബിസ്മത്ത്|പാതാളാഞ്ജനശിലയിൽ]] തൻ്റെ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താന ഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചു കൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന അവർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മൂന്നു ജന്മങ്ങളിൽ താൻ തന്നെ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നു ജന്മങ്ങളിലും ഈ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.<ref>{{cite book | url=https://books.google.com.sg/books?id=zy4-AAAAIAAJ&pg=PA30&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CDkQuwUwAg#v=onepage&q=Prsnigarbha&f=false | title=Krsna | publisher=Taylor & Francis | author=A. C. Bhaktivedanta Swami Prabhupāda | pages=30 |accessdate=24 June 2013}}</ref> അതനുസരിച്ച് [[സത്യയുഗം|സത്യയുഗത്തിലെ]] ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പൃശ്നിയുടെയും പുത്രനായി '''പൃശ്നിഗർഭൻ''' എന്ന പേരിൽ അവതരിച്ചു. പൃശ്നിഗർഭൻ [[ബ്രഹ്മചര്യം|ബ്രഹ്മചര്യത്തിന്റെ]] പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ [[ധ്രുവൻ|ധ്രുവനുവേണ്ടി]] പുതിയൊരു ലോകം സൃഷ്ടിച്ചു കൊടുക്കുകയും ചെയ്തു. [[ത്രേതായുഗം|ത്രേതായുഗത്തിലെ]] അടുത്ത ജന്മത്തിൽ സുതപസ്സ്, [[കശ്യപൻ|കശ്യപനായും]] പൃശ്നി [[അദിതി]]യായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി '''[[വാമനൻ]]''' എന്ന പേരിൽ അവതരിച്ചു. പിന്നീട്, [[ദ്വാപരയുഗം|ദ്വാപരയുഗത്തിലെ]] അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പൃശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി ''' കൃഷ്‌ണൻ''' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.<ref>{{cite book | url=https://books.google.com.sg/books?id=zLkrkjn1Yv0C&pg=PA238&dq=Prsnigarbha&hl=en&sa=X&ei=te7HUazmGsbyrQex_oGwBA&ved=0CEwQuwUwBg#v=onepage&q=Prsnigarbha&f=false | title=The Concise Śrīmad Bhāgavataṁ | publisher=SUNY Press | author=Swami Venkatesananda | year=1989 | pages=238 | isbn=1438422830 |accessdate=24 June 2013}}</ref> മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ വാസസ്ഥാനമായ [[ദ്വാരക|ദ്വാരകയിൽ]] ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണൻ, എന്നും രാവിലെ പത്നിമാരായ [[രുക്മിണി]]-[[സത്യഭാമ]] എന്നിവർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ഭഗവാന് [[വൈകുണ്ഠം|വൈകുണ്ഠത്തിലേയ്ക്ക്]] മടങ്ങാൻ സമയമായി. സ്വർഗ്ഗാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ [[ഉദ്ധവൻ|ഉദ്ധവരോട്]] ഭഗവാൻ ഇങ്ങനെ പറഞ്ഞു: {{cquote|ഉദ്ധവരേ, ഇന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടാകും. ഞാൻ ഉപേക്ഷിച്ച ദ്വാരക അതിൽ പൂർണ്ണമായും നശിച്ചു പോകും. എന്നാൽ, മൂന്ന് ജന്മങ്ങളിൽ ഞാനും എന്റെ മാതാപിതാക്കളും പൂജിച്ച ദിവ്യവിഗ്രഹം നശിക്കാൻ ഉള്ളതല്ല. ആ പുണ്യവിഗ്രഹം എടുത്ത് ഉചിതമായ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ദേവഗുരുവായ [[ബൃഹസ്പതി|ബൃഹസ്പതിയോട്]] പറയുക. ആ പുണ്യകർമ്മത്തിന് ശേഷം [[ബദരിനാഥ്|ബദരീകാശ്രമത്തിലേയ്ക്ക്]] പോയി തപസ്സനുഷ്ഠിച്ച് എന്നെ പ്രാപിക്കൂ. അധർമ്മം നിറയുന്ന [[കലിയുഗം|കലിയുഗത്തിൽ]], ഭക്തജനങ്ങളെ രക്ഷിയ്ക്കാൻ ഞാൻ ആ വിഗ്രഹത്തിൽ കുടികൊള്ളും.}} ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ മഹാപ്രളയമുണ്ടായി. ദേവശില്പിയായ [[വിശ്വകർമ്മാവ്]] നിർമ്മിച്ച ദ്വാരക, അതിൽ പൂർണ്ണമായും മുങ്ങി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോകുംമുമ്പ് ബൃഹസ്പതിയെ കണ്ട് കാര്യം പറഞ്ഞു. ബൃഹസ്പതി എത്തുമ്പോഴേയ്ക്കും ദ്വാരക സമുദ്രത്തിനടിയിലായി. മൂന്നു ജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് കടലിൽ ഒഴുകിനടക്കുന്നത് അദ്ദേഹം കണ്ടു! പക്ഷേ, പ്രളയജലം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തു വരെ പോകാനായില്ല. ബൃഹസ്പതി, തന്റെ ശിഷ്യനായ [[വായു|വായുദേവനെ]] വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ [[വരുണൻ|വരുണന്റെ]] സഹായത്തോടെ വിഗ്രഹം തന്റെ ഗുരുവിൻ്റെ അടുത്ത് എത്തിക്കുകയും ചെയ്തു. വിഗ്രഹവുമായി പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ബൃഹസ്പതിയും വായുദേവനും ആകാശ മാർഗ്ഗം സഞ്ചരിക്കവെ ഭാർഗ്ഗവ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം അവർ കണ്ടു. നിർമ്മലമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തുന്നു. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് അവർക്ക് തോന്നി. ലോകത്തിൻ്റെ മാതാപിതാക്കളായ [[ശിവൻ|ശിവഭഗവാനും]] [[പാർവ്വതി|പാർവ്വതീദേവിയും]] അവിടെ ആനന്ദ താണ്ഡവമാടുന്നത് കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. താൻ ദേവഗുരുവിൻ്റെ ആഗമനം പ്രതീക്ഷിച്ച് ഇരിയ്ക്കുകയായിരുന്നുവെന്ന് ശിവഭഗവാൻ പറഞ്ഞു. തുടർന്ന്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചു കൊടുത്തു: {{cquote|ബൃഹസ്പതേ, വിഷ്ണുഭഗവാന്റെ ഈ ദിവ്യവിഗ്രഹം പ്രതിഷ്ഠിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ഈ ഭാർഗ്ഗവക്ഷേത്രം തന്നെയാണ്. [[പ്രാചീനബർഹിസ്സ്]] എന്ന രാജാവിന്റെ പുത്രന്മാരായ '''പ്രചേതസ്സുകൾ''' എന്ന യോഗിവര്യന്മാർ പ്രജാപതി സ്ഥാനം നേടാൻ കഠിന തപസ്സനുഷ്ഠിച്ചതും അവർക്ക് ഞാൻ '''[[രുദ്രഗീതം]]''' ഉപദേശിച്ചു കൊടുത്തതും ഇവിടെവച്ചാണ്. <ref>{{Cite web |url=http://www.guruvayurdevaswom.org/mlocation.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-07-09 |archive-date=2010-01-25 |archive-url=https://web.archive.org/web/20100125035449/http://www.guruvayurdevaswom.org/mlocation.shtml |url-status=dead }}</ref>{{better source|date=April 2017}}ബൃഹസ്പതേ, ഗുരുവായ അങ്ങും വായുദേവനും ചേർന്ന് വിഷ്ണുപ്രതിഷ്ഠ നടത്തുന്ന ഈ പുണ്യസ്ഥലം, ഇനി '''ഗുരുവായൂർ''' എന്നറിയപ്പെടും. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭക്തർ ഇവിടെ വന്ന് ഭജിയ്ക്കും.}} ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവനും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിച്ചതും അവതാരമായ ശ്രീകൃഷ്ണനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും ചേർന്ന് അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. [[ഇന്ദ്രൻ|ഇന്ദ്രാദിദേവകൾ]] പുഷ്പവൃഷ്ടി നടത്തി. [[തുംബുരു]]-[[നാരദൻ|നാരദമഹർഷിമാരും]] [[യക്ഷന്മാർ|യക്ഷ]]-[[കിന്നരർ|കിന്നര]]-[[ഗന്ധർവ്വൻ|ഗന്ധർവ്വാദികളും]] സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് '''ഗുരുവായൂർ''' എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, ''രുദ്രതീർത്ഥം'' എന്നുപേരുള്ള വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലെ പോലെ ഇവിടെയും ഭഗവാൻ പൂർണ്ണ ചൈതന്യത്തിൽ കുടികൊള്ളുന്നതിനാൽ ഇവിടം ''ഭൂലോക വൈകുണ്ഠം'' എന്നും അറിയപ്പെടുന്നു. ഇത്രയും കേട്ടപ്പോൾ [[ജനമേജയൻ]] കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. അദ്ദേഹം [[മമ്മിയൂർ മഹാദേവക്ഷേത്രം|മമ്മിയൂരിലെ ശിവക്ഷേത്രത്തിലും]] ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ് ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു. === പാണ്ഡ്യരാജാവിന്റെ കഥ === ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജാവിന്റേത്]]. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വരുത്തുകയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചു കൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായി ഇരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു [[നമ്പൂതിരി]] പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. നാളെയാണ്, തൻ്റെ മരണമെത്തുന്ന ദിവസം! മനസ്സിൽ ഗുരുവായൂരപ്പനെ ധ്യാനിച്ച് അദ്ദേഹം ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി കണ്ട് അമ്പരന്നു. ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകി. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും രത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ മനോഹര ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.<ref name='G3'>{{Cite web |url=http://www.guruvayurdevaswom.org/htemple2.shtml |title=ആർക്കൈവ് പകർപ്പ് |access-date=2018-06-22 |archive-date=2009-06-28 |archive-url=https://web.archive.org/web/20090628214507/http://www.guruvayurdevaswom.org/htemple2.shtml |url-status=dead }}</ref> === ശങ്കരാചാര്യരുടെ വീഴ്ച === ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷ പ്രാധാന്യത്തോടെ പറഞ്ഞു കേൾക്കാറുള്ളതാണ് [[അദ്വൈത സിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] മുഖ്യപ്രയോക്താവായ [[ശങ്കരാചാര്യർ]]ക്ക് സംഭവിച്ച വീഴ്ച. ഒരു [[ഏകാദശി]]നാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്: ഒരുപാട് യോഗസിദ്ധികൾ സ്വന്തമായി ഉണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ [[കാലടി]]യിൽ നിന്ന് [[ശൃംഗേരി]]യിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തങ്ങിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ''ഗോവിന്ദാഷ്ടകം'' എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള [[ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം|പാർത്ഥസാരഥിക്ഷേത്രത്തിലെ]] പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്. === നെന്മിനി ഉണ്ണി === ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[ഗുരുവായൂർ ഏകാദശി]]യോടനുബന്ധിച്ചുള്ള [[സപ്തമി]] വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്. നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരി ആയിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞു കൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെ ഇരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഗൃഹത്തിൽ നിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചു വയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. ആ കണ്ണീരുകണ്ട് ഉണ്ണിക്കണ്ണൻ, അവിടെ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറ് മുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. സന്തോഷത്താൽ മതിമറന്ന ഉണ്ണി, സമയം പോയതറിഞ്ഞില്ല. സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ [[വാര്യർ|വാര്യരും]] [[മാരാർ|മാരാരും]] ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുട ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടു പോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. === നാരായണീയത്തിന്റെ ഉദ്ഭവം === [[ശ്രീമദ്ഭാഗവതം|ശ്രീമദ്ഭാഗവതത്തെ]] ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു [[സംസ്കൃതസാഹിത്യം|സംസ്കൃതകാവ്യമാണ്]] '''[[നാരായണീയം]]'''. പണ്ഡിതശ്രേഷ്ഠനായ [[മേല്പുത്തൂർ നാരായണ ഭട്ടതിരി|മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ്]] ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലും ഒതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: 1560-ൽ ഇന്നത്തെ [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] [[തിരുനാവായ|തിരുനാവായയ്ക്കടുത്തുള്ള]] [[ചന്ദനക്കാവ് (മലപ്പുറം ജില്ല)|ചന്ദനക്കാവിലെ]] പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് [[മീമാംസ|മീമാംസയും]] മാധവൻ എന്ന ഗുരുവിൽ നിന്ന് [[ഋഗ്വേദം|ഋഗ്വേദവും]] ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് [[തർക്കശാസ്ത്രം|തർക്കശാസ്ത്രവും]] പഠിച്ചെടുത്തശേഷം, [[തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി|തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ]] കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ [[വാതരോഗം]] ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ [[ധന്വന്തരി|ധന്വന്തരിമൂർത്തിയായ]] ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി. ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, [[മലയാളം|മലയാളഭാഷയുടെ]] പിതാവുമായ [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്തെഴുത്തച്ഛനെത്തന്നെ]] സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ [[തൃക്കണ്ടിയൂർ|തൃക്കണ്ടിയൂരിലേയ്ക്ക്]] വിട്ടു. സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്|അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ]] വരികൾ ചൊല്ലിക്കൊണ്ട് ചാരുകസേരയിൽ ഇരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് 'മത്സ്യം തൊട്ടുകൂട്ടാൻ പറയൂ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ഇത് കണ്ട് സഹായികൾ സ്തബ്ധരായിപ്പോയി. [[മത്സ്യം (അവതാരം)|മത്സ്യം]] തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നാണ് എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവരോട് പറഞ്ഞു. ''സാന്ദ്രാനന്ദാവബോധാത്മകമനുപമിതം...'' എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത് അങ്ങനെയാണ്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ചൊല്ലുന്ന ശ്ലോകങ്ങളെല്ലാം അനുജൻ പകർത്തി എടുക്കുകയായിരുന്നു. ഭഗവാൻ്റെ നരസിംഹാവതാരത്തെ വർണ്ണിക്കാൻ കഴിയാതെ വിഷമിച്ച മേൽപ്പത്തൂരിന് മുമ്പിൽ ഗുരുവായൂരപ്പൻ നരസിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. നാരായണീയം രചിച്ചതോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സ് വരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം [[കൊച്ചി]], [[അമ്പലപ്പുഴ]], [[കോഴിക്കോട്]], [[മൂക്കുതല]] തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. [[പ്രക്രിയാ സർവ്വസ്വം]], [[ശ്രീപാദ സപ്തതി]], ഒരുപാട് [[ചമ്പു|ചമ്പുക്കൾ]], [[പ്രശസ്തി (ചരിത്രം)|പ്രശസ്തികൾ]] തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്. === ജ്ഞാനപ്പാനയുടെ ഉദ്ഭവം === മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു [[പൂന്താനം നമ്പൂതിരി]]. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള [[പെരിന്തൽമണ്ണ]]യ്ക്കടുത്ത് [[കിഴാറ്റൂർ|കീഴാറ്റൂരിലായിരുന്നു]] അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി [[സംസ്കൃതം|സംസ്കൃതത്തിൽ]] വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ''മലയാളത്തിലെ [[ഭഗവദ്ഗീത]]'' എന്നറിയപ്പെടുന്ന ' ''[[ജ്ഞാനപ്പാന]]''യാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ: ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, [[ചോറൂണ്|ചോറൂണിന്റെ]] ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്. {{cquote|കണ്ടുകണ്ടെന്നിരിയ്ക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ<br>രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.}} {{cquote|മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.}} {{cquote|ഉണ്ണിയുണ്ടായി വേൾപ്പിപ്പതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവൂ ഞാനെന്നും<br>ഇത്ഥമോരോന്ന് ചിന്തിച്ചിരിയ്ക്കുമ്പോൾ ചത്തുപോകുന്നു പാവം ശിവ!ശിവ!}} {{cquote|അമ്മയ്ക്കും പുനരച്ഛന്നും ഭാര്യയ്ക്കും ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ.}} തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു. {{cquote|ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ<br>ഉണ്ണികൾ പിന്നെ വേണമോ മക്കളായ്?}} എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.<ref>{{cite news|title=Rendered with devotion|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/article657658.ece|date=March 13, 2009}}</ref> വാർദ്ധക്യത്തിൽ [[വസൂരി]]രോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള [[അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം|തിരുമാന്ധാംകുന്നിലമ്മ]]യെ സ്തുതിച്ച് രചിച്ച ''ഘനസംഘം'' എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ''[[ഓമനക്കുട്ടൻ (ചലച്ചിത്രം|ഓമനക്കുട്ടൻ]]'' എന്ന ചിത്രത്തിലുപയോഗിച്ച ''കണികാണും നേരം'' രചിച്ചതും അദ്ദേഹമാണ്. [[നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ|''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ'']] എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്. === ഭക്തിയും വിഭക്തിയും === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ''ഭക്തിയും വിഭക്തിയും''. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്: വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു: {{cquote|ഹേ മേല്പത്തൂരേ! പണ്ഡിത ശ്രേഷ്ഠനായ അങ്ങയുടെ വിഭക്തിയെക്കാൾ എനിയ്ക്ക് ഇഷ്ടം പാണ്ഡിത്യമില്ലാത്ത പൂന്താനത്തിന്റെ ഭക്തിയാണ്. അങ്ങ് നാളെത്തന്നെ അദ്ദേഹത്തെ കണ്ട് മാപ്പ് പറയുകയും ജ്ഞാനപ്പാന പരിശോധിച്ച് വിലയിരുത്തുകയും വേണം.}} ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.<ref name="thehindu">{{cite news|title=To lovers of Krishna, in Tamil|url=http://www.thehindu.com/arts/books/article3657486.ece|newspaper=The Hindu|date=July 19, 2012|access-date=2019-12-06|archive-date=2012-07-23|archive-url=https://web.archive.org/web/20120723041304/http://www.thehindu.com/arts/books/article3657486.ece|url-status=dead}}</ref> === 'പദ്മനാഭോ മരപ്രഭു' === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ: സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് [[വിഷ്ണു സഹസ്രനാമം]] വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ '''പദ്മനാഭോऽമരപ്രഭു''' എന്ന ഭാഗം '''പദ്മനാഭോ മരപ്രഭു''' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന [[വേദം|വേദപണ്ഡിതന്മാരായ]] ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. <ref>{{cite web|url=https://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF |title=ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല |language=ml|publisher=Ml.wikisource.org |date=2016-12-06 |accessdate=2016-12-20}}</ref> ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി [[ആലുവ]] പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.<ref>{{cite web|author=Ramachandran P.V. |url=http://guruvayoormaraprabhu.blogspot.in/ |title=Guruvayoor Maraprabhu |publisher=Guruvayoormaraprabhu.blogspot.in |date=2009-12-06 |accessdate=2016-12-20}}</ref> ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ [[മുഖ്യമന്ത്രി (ഇന്ത്യ)|കേരള മുഖ്യമന്ത്രിയും]] ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന [[കെ. കരുണാകരൻ|കെ. കരുണാകരനാണ്]] ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.<ref>{{cite web |url=http://origin.mangalam.com/print-edition/keralam/305547 |title=ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു &#124; mangalam.com |publisher=Origin.mangalam.com |date=2015-04-17 |accessdate=2016-12-20 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220161718/http://origin.mangalam.com/print-edition/keralam/305547 |url-status=dead }}</ref> ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്. === ഭാഗവതപ്രിയനായ കൊട്ടിയൂരപ്പൻ === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. [[ഉത്തരകേരളം|ഉത്തരകേരളത്തിലെ]] പ്രസിദ്ധമായ [[കൊട്ടിയൂർ ശിവക്ഷേത്രം|കൊട്ടിയൂർ ക്ഷേത്രവുമായും]] അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവത പാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം. ഒരിക്കൽ, ഒരു [[വൈശാഖം|വൈശാഖകാലത്ത്]] പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. [[ബാവലിപ്പുഴ]]യിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു. പിറ്റേന്ന് രാവിലെ എണീറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഇരിയ്ക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കാം കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടു മൂന്നു ദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ]] മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാട് ദൂരം സഞ്ചരിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലെത്തുകയും]] വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരികെ എടുക്കുകയും ചെയ്തു. === ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി === ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. [[സാമൂതിരി]]യുടെ സൈന്യാധിപനായ [[മങ്ങാട്ടച്ചൻ|മങ്ങാട്ടച്ചന്റെ]] രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു. അപ്പോൾ ദൂരെനിന്ന് ഒരു [[കുതിര]]യുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു. നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, '''കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!''' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചു കൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. === വില്വമംഗലം സ്വാമിയാരും കുറൂരമ്മയും === ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന [[വില്വമംഗലം സ്വാമിയാർ|വില്വമംഗലം സ്വാമിയാരും]] [[കുറൂരമ്മ]]യും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന [[തൃശ്ശൂർ ജില്ല]]യിൽ തന്നെയുള്ള [[അടാട്ട്]] എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ ''കുറൂരമ്മ'' എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്. പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് ''കുറൂരമ്മ'' എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി. അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു. ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു. ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും [[ആവണപ്പലക]]യുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം. === മഞ്ജുള === ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു [[ആൽമരം|ആൽമരത്തിന്റെ]] തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു. പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം. പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും [[ഗുരുവായൂർ നഗരസഭ|നഗരസഭാ കാര്യാലയത്തിന്റെയും]] ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു [[പരുന്ത്|പരുന്തിന്റെ]] രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്. === കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ [[കൃഷ്ണനാട്ടം|കൃഷ്ണനാട്ടത്തെക്കുറിച്ച്]] പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന [[മാനവേദൻ|മാനവേദൻ രാജ]], ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച '''[[കൃഷ്ണഗീതി]]''' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ [[കഥകളി]]യുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ: കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ [[കൂത്തമ്പലം|കൂത്തമ്പലമുണ്ടായിരുന്നില്ല]]. തദ്സ്ഥാനത്ത് ഒരു [[ഇലഞ്ഞി]]മരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. [[ജയദേവർ|ജയദേവരുടെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തെ]]യാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു. === ചേലേപ്പറമ്പിന്റെ കഥ === ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച [[അജാമിളൻ]] എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ: ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി. കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു: {{quote|ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.}} ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു: {{quote|അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ. <br> അർത്ഥം: ഉത്താനപാദപുത്രനായ [[ധ്രുവൻ]] അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. [[പരീക്ഷിത്ത്]] മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും [[പിംഗള]] അരയാമം കൊണ്ടും [[ഖട്വാംഗൻ]] രണ്ടുമണിക്കൂർകൊണ്ടും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക (24 മിനിറ്റ്) മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.}} ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . . === കിട്ടയുടെ ഇളനീർ === കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് [[ഇരിങ്ങപ്പുറം|ഇരിങ്ങപ്പുറത്തുള്ള]] തമ്പ്രാൻപടി കുടുംബക്കാരാണ്. [[ഈഴവർ|ഈഴവ]]സമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ: ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. [[ചാവക്കാട് താലൂക്ക്]] [[എസ്.എൻ.ഡി.പി.|എസ്.എൻ.ഡി.പി.]] യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു. ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു. === ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി === ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ: മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു. ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം [[ഉപനയനം|ഉപനയനത്തിനുള്ള]] സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു. പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു. === തേങ്ങയ്ക്ക് മുളച്ച കൊമ്പ് === ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ: ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്. === ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും === [[മൈസൂരു കടുവ|''മൈസൂരു കടുവ'']] എന്ന പേരിൽ പ്രസിദ്ധനായ [[ടിപ്പു സുൽത്താൻ]] മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[കടലായി ശ്രീകൃഷ്ണക്ഷേത്രം]], [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]], [[കോഴിക്കോട് തളി മഹാദേവക്ഷേത്രം|കോഴിക്കോട് തളി മഹാക്ഷേത്രം]]) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ [[അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്രമാണ്]]. [[അമ്പലപ്പുഴ]] അന്ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ''[[ധർമ്മരാജ]]'' എന്ന പേരിൽ പ്രസിദ്ധനായ [[കാർത്തിക തിരുനാൾ രാമവർമ്മ]]യായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ [[ചെമ്പകശ്ശേരി രാജ്യം|ചെമ്പകശ്ശേരി രാജവംശത്തിന്റെ]] കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി. ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ [[കൊട്ടാരത്തിൽ ശങ്കുണ്ണി]] തന്റെ പ്രസിദ്ധകൃതിയായ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] കുറിച്ചിട്ടുണ്ട്. ''ചില ഈശ്വരന്മാരുടെ പിണക്കം'' എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന [[കാളൻ]] മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ [[അമ്പലപ്പുഴ പാൽപ്പായസം|പാൽപ്പായസനിവേദ്യത്തിൽ]] അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു [[കൃഷ്ണപ്പരുന്ത്]] വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല. === ചെമ്പൈയുടെ കഥ === [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന]] [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും]] ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[ഗുരുവായൂർ ഏകാദശി|ഗുരുവായൂർ ഏകാദശിക്കാലത്ത്]] [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ: 1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി [[വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി]] ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല. 1896 ഓഗസ്റ്റ് 28-ന് [[പാലക്കാട് ജില്ല]]യിലെ [[കോട്ടായി]]യ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ [[ഭരണി]] നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, [[വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം|വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ]] വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ [[വൈക്കം]], ഗുരുവായൂർ, [[തൃപ്പൂണിത്തുറ]], [[കൊല്ലൂർ]] തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം [[വയലിൻ]] വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ [[മൃദംഗം|മൃദംഗത്തിലും]] അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം [[ചെന്നൈ|ചെന്നൈയിൽ]] സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. [[അരിയക്കുടി രാമാനുജ അയ്യങ്കാർ]], [[മഹാരാജപുരം വിശ്വനാഥ അയ്യർ]] തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ [[കരൂർ|കരൂരിൽ]] പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ [[പുതുച്ചേരി]]യിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ [[പാലക്കാട്|പാലക്കാട്ടു വച്ച്]] നടത്തിയ [[രാമനവമി]] സംഗീതോത്സവം, 1927-ൽ [[മദ്രാസ് സംഗീത അക്കാദമി]]യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്. സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ''ലളിതാദാസൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, ''മീനാക്ഷീസുതൻ'' എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന [[ബെംഗളൂരു]] നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ [[ഹംസാനന്ദി]] രാഗത്തിലും [[രൂപകതാളം|രൂപകതാളത്തിലും]] ചിട്ടപ്പെടുത്തിയ ''പാവന ഗുരുപവനപുരാധീശമാശ്രയേ'' എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ [[നാട്ട]] രാഗത്തിലും [[ആദിതാളം|ആദിതാളത്തിൽ]] ചിട്ടപ്പെടുത്തിയ ''രക്ഷമാം ശരണാഗതം'' എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് [[ഇരയിമ്മൻ തമ്പി]]യുടെ ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. [[ശ്രീരാഗം|ശ്രീരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം [[യദുകുല കാംബോജി]] രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. [[കെ. ജെ. യേശുദാസ്]], [[ടി. വി. ഗോപാലകൃഷ്ണൻ]], [[പി. ലീല]], [[ജയവിജയന്മാർ (സംഗീതജ്ഞർ)|ജയവിജയന്മാർ]], [[മണ്ണൂർ രാജകുമാരനുണ്ണി]], [[ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്]], [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ [[മൈസൂർ ചൗഡയ്യ]]യും മൃദംഗത്തിൽ [[പാലക്കാട് മണി അയ്യർ|പാലക്കാട് മണി അയ്യരുമാണ്]] അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി. നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച ''സംഗീത കലാനിധി'' (1951), [[കേന്ദ്ര സംഗീത നാടക അക്കാദമി]] പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച ''സംഗീതകലാ ശിഖാമണി'' (1964), [[കേരള കലാമണ്ഡലം]] വക സുവർണമുദ്ര (1965), [[ഭാരത സർക്കാർ]] വക [[പദ്മഭൂഷൺ]] (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന [[സ്വാമി ശിവാനന്ദ]]യിൽ നിന്ന് ''സംഗീത സമ്രാട്ട്'', 1937-ൽ [[മൈസൂർ രാജ്യം|മൈസൂർ മഹാരാജാവിൽ]] നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന [[ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ|മുത്തയ്യാ ഭാഗവതരിൽ]] നിന്ന് ''ഗായനഗന്ധർവ്വൻ'', [[കൊച്ചി രാജ്യം|കൊച്ചി]], [[ബറോഡ രാജ്യം|ബറോഡ]], [[വിജയനഗര സാമ്രാജ്യം|വിജയനഗരം]], [[ബൊബ്ബിലി രാജ്യം|ബൊബ്ബിലി]], [[ജയ്പൂർ രാജ്യം|ജയ്പൂർ]] എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, [[ഒറ്റപ്പാലം|ഒറ്റപ്പാലത്തെ]] [[പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം]] എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ [[നവരാത്രി]]യുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് ''കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ'' എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ [[പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട്]] അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. === [[ഗജരാജൻ ഗുരുവായൂർ കേശവൻ]] === ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്: [[ഏഷ്യ]]യിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന [[നിലമ്പൂർ|നിലമ്പൂരിലാണ്]] കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ [[നിലമ്പൂർ കോവിലകം]] ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി. അങ്ങനെയിരിയ്ക്കേയാണ് [[മലബാർ കലാപം]] പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് [[തൃശ്ശൂർ|തൃശ്ശൂരിലേയ്ക്ക്]] താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി. കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് [[ഗുരുവായൂർ പഴയ പത്മനാഭൻ|പദ്മനാഭൻ]] എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരമടക്കം]] കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീ മൂലം തിരുനാൾ രാമവർമ്മ]] അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്{{efn|അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.}} ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു. 1934-ൽ [[പാലക്കാട് ജില്ല]]യിലെ [[കണ്ണമ്പ്ര വേല]]യ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത്]] [[തിരുവഞ്ചിക്കുളം ശിവക്ഷേത്രം|തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ]] [[ശിവരാത്രി]] ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. [[തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രം|പാറമേക്കാവ്]], [[തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം|തിരുവമ്പാടി]] എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്. കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ''ഭ്രാന്തൻ കേശവൻ'' എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി. ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി [[തേക്കിൻകാട് മൈതാനം]] ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ [[ചെർപ്പുളശ്ശേരി]] സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള [[കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം|കൂർക്കഞ്ചേരി ക്ഷേത്രത്തിലെ]] [[തൈപ്പൂയം|തൈപ്പൂയത്തിന്]] എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന [[പുഴയ്ക്കൽ]] എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. [[കുംഭം|കുംഭമാസത്തിലെ]] [[പൂയം]] നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ [[അഷ്ടമിരോഹിണി]] എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന [[പുന്നത്തൂർ കോട്ട]]യിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്. ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള [[അകമല]]യിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു. കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ''[[ഗുരുവായൂർ കേശവൻ (ചലച്ചിത്രം)|ഗുരുവായൂർ കേശവൻ]]'' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. [[ഭരതൻ (സംവിധായകൻ)|ഭരതൻ]] സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് [[നായരമ്പലം ശിവജി]] എന്ന ആനയാണ്. [[എം.ജി. സോമൻ]], [[ജയഭാരതി]], [[അടൂർ ഭാസി]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]], [[സുകുമാരി]] തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും [[പി. ഭാസ്കരൻ]]-[[ജി. ദേവരാജൻ]] ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. ''നവകാഭിഷേകം കഴിഞ്ഞു'', ''ഉഷാകിരണങ്ങൾ പുൽകിപ്പുൽകി'', ''ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ'', ''ധിംതതക്ക കൊടുമല ഗണപതി'', ''മാരിമുകിലിൻ കേളിക്കയ്യിൽ'' തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[പി. ലീല]], [[പി. മാധുരി]] എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. [[സൂര്യ ടി.വി.]]യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ|തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്]]. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള [[ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം|തിരുവെങ്കടാചലപതിക്ഷേത്രത്തിൽ]] നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി [[നാദസ്വരം|നാദസ്വരവുമുണ്ടാകും]]. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു. == ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ == === ഉദയാസ്തമനപൂജ === ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം പൂജനടത്തുന്നവർക്ക് നൽകുന്നു. ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു. === കൃഷ്ണനാട്ടം === കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.<ref>[http://www.chintha.com/kerala/krishnanattam-history-origin.html] {{Webarchive|url=https://web.archive.org/web/20181029034755/http://chintha.com/kerala/krishnanattam-history-origin.html|date=2018-10-29}}.</ref> കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട [[കൊട്ടാരക്കരത്തമ്പുരാൻ]], പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി [[രാമനാട്ടം]] സൃഷ്ടിച്ചെടുത്തു. പിന്നീട് [[കോട്ടയത്തു തമ്പുരാൻ|കോട്ടയം കേരളവർമ്മത്തമ്പുരാൻ]] രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. [[കൂടിയാട്ടം|കൂടിയാട്ടത്തിലെ]] വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. [[ശുദ്ധമദ്ദളം]], [[തൊപ്പിമദ്ദളം]], [[ചേങ്ങില]], [[ഇലത്താളം]] എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. [[സാമവേദം|സാമവേദാലാപനത്തെയും]] [[ചാക്യാർ|ചാക്യാരുടെ]] സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി. രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] തലസ്ഥാനമായ [[പാരീസ്|പാരീസിൽ]] വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. === തുലാഭാരം === ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ട്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. == ഉപദേവതകളും വഴിപാടുകളും == === ഗണപതി === ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ. ==== കാര്യാലയ ഗണപതി ==== ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. '''കാര്യാലയ ഗണപതി''' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന [[അഗ്രഹാരം|അഗ്രഹാരത്തിൽ]] താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. [[വിനായക ചതുർത്ഥി|വിനായക ചതുർത്ഥിദിവസം]] ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്. === അയ്യപ്പൻ === ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് [[ശബരിമല|ശബരിമലയിലെ]] വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്. === ഇടത്തരികത്തുകാവിൽ ഭഗവതി === ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ''ഇടത്തരികത്തുകാവ് ഭഗവതി'' എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. [[വനദുർഗ്ഗ|വനദുർഗ്ഗാചൈതന്യത്തോടുകൂടിയ]] [[ഭദ്രകാളി|ഭദ്രകാളിയായാണ്]] സങ്കല്പം. അമ്പാടിയിൽ [[യശോദ|യശോദയ്ക്ക്]] പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പമുണ്ട്. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ [[കംസൻ|കംസനെ]] കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, [[സരസ്വതി]], പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം [[വെളിച്ചപ്പാട്|വെളിച്ചപ്പാടുണ്ട്]]. ''അഴൽ'' എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് [[കളമെഴുത്തും പാട്ടും]] പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. [[ധനു|ധനുമാസത്തിൽ]] ''പിള്ളേർ താലപ്പൊലി'' എന്ന പേരിൽ നാട്ടുകാരുടെ വകയായും [[മകരം|മകരമാസത്തിൽ]] ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. [[നവരാത്രി|നവരാത്രിയും]] തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്. == മറ്റുള്ള സങ്കല്പങ്ങൾ == മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്. === സരസ്വതി അറ === ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി ''സരസ്വതി അറ'' എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. === [[അനന്തപദ്മനാഭൻ]] === നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] പ്രസിദ്ധമായ [[തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം|ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ]] പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള [[ശിവലിംഗം]], ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. '''ഗുരുവായൂർ ശ്രീവൈകുണ്ഠം''' എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. [[കന്യാകുമാരി]]യിലെ [[വിവേകാനന്ദ സ്മാരകം]] നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്. === [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യനും]] [[ഹനുമാൻ|ഹനുമാനും]] === നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ [[വേൽ]] കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി [[ഹനുമാൻ]] സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ [[മൃതസഞ്ജീവനി|മരുത്വാമലയും]] ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു. === ശിവസാന്നിദ്ധ്യം === ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് ''രുദ്രകൂപം'' എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു [[കൂവളം|കൂവളവൃക്ഷം]] കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്. === നാഗദൈവങ്ങളും [[കൊടുംകാളി]]യും [[രക്ഷസ്സ്|രക്ഷസ്സും]] === ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി [[അനന്തൻ]] കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും [[ആയില്യം]] നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ [[സർപ്പബലി|സർപ്പബലിയും]] പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ [[ചെർപ്പുളശ്ശേരി|ചെർപ്പുളശ്ശേരിയിലെ]] പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ [[രക്ഷസ്സ്]], [[കൊടുംകാളി]] സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും. == ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ == === കൊടിയേറ്റുത്സവവും സഹസ്രകലശവും === {{main|ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം}} കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്. ==== സഹസ്രകലശം ==== കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[വൈപ്പിൻ|വൈപ്പിൻ കരയിൽ]] സ്ഥിതിചെയ്യുന്ന [[വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രം|വെളിയത്താംപറമ്പ് മഹാവിഷ്ണുക്ഷേത്രത്തിൽ]] നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ടുസമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.<ref name="vns1">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.<ref name=" vns21">ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്</ref> ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും. ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മഹാവിഷ്ണുവിന്റെ 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് '''തത്ത്വകലശം''' എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. ഇതും ഈ സങ്കല്പത്തിൽ നടത്തുന്നതാണ്. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു. ==== ഉത്സവച്ചടങ്ങുകൾ ==== കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ '''ആനയോട്ടം'''. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[തൃക്കണാമതിലകം ശിവക്ഷേത്രം]] ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് '''കൊടിപ്പുറത്ത് വിളക്ക്''' എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും. രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശംഖുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. [[പഞ്ചാരിമേളം|പഞ്ചാരി]]- [[പാണ്ടിമേളം|പാണ്ടി]] മേളങ്ങളും [[തായമ്പക]]യും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന [[ചാക്യാർകൂത്ത്|ചാക്യാർകൂത്തും]] പ്രദക്ഷിണവഴിയിലെ [[പാഠകം|പാഠകവും]] ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ==== ഉത്സവബലി ==== ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്. ==== പള്ളിവേട്ട ==== ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും [[പന്നി]]യുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് [[പിഷാരടി]] ''പന്നിമാനുഷങ്ങളുണ്ടോ?......'' എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു [[പശു]]വുമുണ്ടാകും. ==== ആറാട്ട് ==== പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിന്റെ]] അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് [[ഗംഗ]], [[യമുന]], [[സരസ്വതി (നദി)|സരസ്വതി]] തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു. ==== നിയന്ത്രണങ്ങൾ ==== കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ [[ശാസ്ത്രീയ സംഗീതം]], [[ശാസ്ത്രീയ നൃത്തം]], [[ഗാനമേള]], കഥകളി, [[തുള്ളൽ]] തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്. === ഗുരുവായൂർ ഏകാദശി/ഗീതാദിനം === {{main|ഗുരുവായൂർ ഏകാദശി}} വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ [[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ [[അർജ്ജുനൻ|അർജ്ജുനനെ]] സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ [[ഭഗവദ് ഗീത|ഗീതോപദേശം]] നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം '''ഗീതാദിനം''' എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി. ==== ചുറ്റുവിളക്ക് ആരംഭം ==== ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ [[അലനല്ലൂർ|അലനല്ലൂരിലുള്ള]] പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. [[കേരള ഹൈക്കോടതി]]യിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, [[സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ]]യിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്{{efn-lr|2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് [[സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ|സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ]] ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.}}, [[കേരള പോലീസ്]] ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, [[അയ്യപ്പസേവാസംഘം]] നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും. ==== പാരമ്പര്യവിളക്കുകൾ ==== ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന [[പഞ്ചമി]] മുതൽ [[നവമി]] വരെയുള്ള വിളക്കുകൾ ''പാരമ്പര്യവിളക്കുകൾ'' എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് ''പാരമ്പര്യവിളക്കുകൾ'' എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; [[ഷഷ്ഠി]]വിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. [[സപ്തമി]]നാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. [[അഷ്ടമി]]വിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും [[നവമി]]വിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. [[ദശമി]]ദിനത്തിലെ വിളക്ക് നടത്തുന്നത് ''ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ്'' എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന [[ആഞ്ഞം മാധവൻ നമ്പൂതിരി]] തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന [[ദ്വാദശി]]നാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല. ==== ഏകാദശിനാളിലെ പരിപാടികൾ ==== ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് [[കുന്നംകുളം|കുന്നംകുളത്തിനടുത്തുള്ള]] [[ചിറളയം കോവിലകം]] വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]], [[തെലങ്കാന]] തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്. ==== ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും ==== ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) '''ദ്വാദശിപ്പണം സമർപ്പിയ്ക്കൽ''' എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, [[ഇരിഞ്ഞാലക്കുട]] ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം ([[ത്രയോദശി]] നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു. ==== ചെമ്പൈ സംഗീതോത്സവം ==== കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ [[ത്യാഗരാജ സ്വാമികൾ]] ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, [[വീണ]], പുല്ലാങ്കുഴൽ, മൃദംഗം, [[ഘടം]], [[ഗഞ്ചിറ]], [[മുഖർശംഖ്]] തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് [[മധ്യമാവതി]] രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു. ==== ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ==== കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. === അഷ്ടമിരോഹിണി === {{main|അഷ്ടമിരോഹിണി}} ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്. അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും. മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് [[ബലരാമൻ|ബലരാമന്റെ]] എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല. പകരം, ആ സമയത്ത് അവതാരവിളംബര ഘോഷയാത്രയുണ്ടാകും. നിരവധി ഭക്തരാണ് ഇതുകാണാൻ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നത്. ==== ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര ==== അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും [[രാധ|രാധയായും]] [[കുചേലൻ|കുചേലനായും]] വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്. === വിഷു === മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക. എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. <ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.<ref name="vns5">ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.</ref> മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്. === ഓണം === കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ [[മഹാബലി]]യുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ [[തൃക്കാക്കര]] എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ [[തൃക്കാക്കര വാമനമൂർത്തിക്ഷേത്രം|വാമനമൂർത്തിക്ഷേത്രത്തിൽ]] ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ [[അത്തം]] മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്. ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്. തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് '''തിരുവോണവിളക്ക്''' എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും. === [[വൈശാഖം|വൈശാഖമാസം]] === [[മേടം|മേടമാസത്തിലെ]] [[അമാവാസി]] മുതലുള്ള ഒരുമാസക്കാലമാണ് ''വൈശാഖമാസം'' എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ ''മാധവമാസം'' എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്. ==== അക്ഷയതൃതീയ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ [[തൃതീയ]] ദിവസമാണ് [[അക്ഷയതൃതീയ]] എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ [[യുധിഷ്ഠിരൻ|യുധിഷ്ഠിരന്ന്]] സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും [[ഭഗീരഥൻ|ഭഗീരഥന്റെ]] തപസ്സിൽ സംപ്രീതയായി [[ഗംഗാനദി]] ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി [[കനകധാരാ സ്തോത്രം]] ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും. ==== മറ്റുള്ള വിശേഷങ്ങൾ ==== വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും [[ബുദ്ധപൂർണ്ണിമ]]യുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ [[അമാവാസി]]നാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്. === മണ്ഡലകാലം === വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് ''മണ്ഡലകാലം'' എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം [[ഇടുതുടി]], [[വീരാണം]] തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ [[തബല|തബലയോടും]] വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്. മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ [[ശിവലിംഗം|ശിവലിംഗത്തിൽ]] ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും. === ഇടത്തരികത്തുകാവ് താലപ്പൊലികൾ === ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് ''പിള്ളേര് താലപ്പൊലി'' എന്നും രണ്ടാമത്തേത് ''ദേവസ്വം താലപ്പൊലി'' എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും. === നവരാത്രി === ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. [[കന്നി|കന്നിമാസത്തിലെ]] വെളുത്തപക്ഷത്തിലെ പ്രഥമ ([[അമാവാസി|അമാവാസിയുടെ]] പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്. === ഉപദേവതകളുടെ കലശം === ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് [[മിഥുനം|മിഥുനമാസത്തിൽ]] നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്. === നാരായണീയദിനം === മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്. === പൂന്താനദിനം === ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ [[അശ്വതി]] നക്ഷത്രത്തിലാണ് പൂന്താനദിനം. '''കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും..''' എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്. === കൃഷ്ണഗീതിദിനം === കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.<ref>{{Cite web|url=https://www.mathrubhumi.com/thrissur/news/08nov2020-1.5191993|title=ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി|access-date=2021-01-03|language=en|archive-date=2021-09-25|archive-url=https://web.archive.org/web/20210925180154/https://www.mathrubhumi.com/thrissur/news/08nov2020-1.5191993|url-status=dead}}</ref> ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു. == ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ == === മമ്മിയൂർ മഹാദേവക്ഷേത്രം === ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ]] ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/[[പൊന്നാനി]] റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന [[ശിവരാത്രി|ശിവരാത്രിയാണ്]] ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ [[തിരുവാതിര ആഘോഷം|തിരുവാതിരയും]] പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. === അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം === കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്|അമ്പലപ്പുഴ വടക്ക്]], [[അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്|തെക്ക്]] ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. ''തെക്കൻ കേരളത്തിലെ ഗുരുവായൂർ'' എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന [[പൂരാടം തിരുനാൾ ദേവനാരായണൻ|പൂരാടം തിരുനാൾ ദേവനാരായണനും]] കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുമടക്കം]] നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. [[അമ്പലപ്പുഴ പാൽപ്പായസം|ഈ ക്ഷേത്രത്തിലെ പാൽപ്പായസം]] ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള [[തലവടി]] സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. [[മീനം|മീനമാസത്തിൽ]] തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ ക്ഷേത്രം. ===[[തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം]]=== എറണാകുളം ജില്ലയിൽ [[ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്|ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ]] [[ചിറ്റൂർ (എറണാകുളം ജില്ല)|ചിറ്റൂർ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. ''തെക്കൻ ഗുരുവായൂർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ്. == കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങൾ == ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ ക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. വിദേശങ്ങളിലെ ഗുരുവായൂരപ്പൻ ക്ഷേത്രങ്ങളിലെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ്. [[ഡെൽഹി]], [[മുംബൈ]], [[ചെന്നൈ]], [[ബെംഗളൂരു]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[അഹമ്മദാബാദ്]], [[ലണ്ടൻ]], [[ന്യൂയോർക്ക്]] ,ഹൂസ്റ്റൺ ,ഡാലസ്‌ , [[ദുബായ്]] തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. === [[ഡൽഹി മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം]] === ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ [[മയൂർ വിഹാർ|മയൂർ വിഹാറിൽ]], [[യമുന|യമുനാനദിയുടെ]] കരയിൽ നിന്ന് അല്പം കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം'''. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ ഈ ക്ഷേത്രത്തിൽ പിൻതുടരുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. [[ഇടവം|ഇടവമാസത്തിലാണ്]] ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. === ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം === ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ [[നുങ്കമ്പാക്കം|നുങ്കമ്പാക്കത്തിനടുത്ത്]] മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം.''' കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. [[കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്]] തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, [[മാളികപ്പുറത്തമ്മ]], [[നവഗ്രഹങ്ങൾ]], നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. === മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം === മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ [[മട്ടുംഗ]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനെക്കൂടാതെ ശ്രീരാമനെയും തുല്യപ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തമിഴ് ശൈലിയിൽ തീർത്ത, നിരവധി ദേവതാരൂപങ്ങളോടുകൂടിയ ഗോപുരമുള്ള ഈ ക്ഷേത്രത്തിൽ, പ്രധാന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ==കുറിപ്പുകൾ== {{notelist-lr}} {{notelist}} == അവലംബം == {{reflist}} [[വർഗ്ഗം:മഹാവിഷ്ണുവിന്റെ രൂപഭേദങ്ങൾ]] [[വർഗ്ഗം:വൈഷ്ണവ മതം]] te0op6bth0hb0u7xm8k5qupwhf1h9nj മഹാമാരി 0 224846 4634169 4632223 2026-06-29T07:20:46Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634169 wikitext text/x-wiki {{PU|Pandemic}} പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക [[പകർച്ചവ്യാധി|പകർച്ചവ്യാധിയെയാണ്]] [[വൈദ്യം|വൈദ്യശാസ്ത്രത്തിൽ]] ''' മഹാമാരി(pandemic)''' എന്നു വിളിക്കുന്നത്. [[Greek language|ഗ്രീക്ക് ഭാഷയിലെ]] πᾶν ''പാൻ'' (എല്ലാം) + δῆμος ''ഡിമോസ്'' (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ മഹാമാരി എന്ന ഗണത്തിൽ പെടില്ല. കാലികമായി വരുന്ന [[ജലദോഷം|ജലദോഷബാധ]] [[ഇൻഫ്ലുവെൻസ|ഇൻഫ്ലുവൻസ പാൻഡെമിക്കിന്റെ]] കൂട്ടത്തിൽ പെടുത്തിയിട്ടില്ല. [[smallpox|വസൂരി]], [[tuberculosis|ക്ഷയം]] മുതലായ പല അസുഖങ്ങളുടെയും മഹാമാരികൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. [[എയ്ഡ്സ്]] പാൻഡെമിക്, [[പന്നിപ്പനി|H1N1 പാൻഡെമിക്]], 1918-ലും [[2009 flu pandemic|2009-ലും]] ഉണ്ടായ ഫ്ലൂ പാൻഡെമിക്കുകൾ, [[കൊറോണ വൈറസ് രോഗം 2019]]<ref>https://www.who.int/dg/speeches/detail/who-director-general-s-opening-remarks-at-the-media-briefing-on-covid-19---11-march-2020</ref> എന്നിവ ഉദാഹരണങ്ങളാണ്. [[File:1918FluVictimsStLouis.jpg|right|thumb|The 1918–1919 "[[1918 flu pandemic|സ്പാനിഷ് ഫ്ലൂ]]" മഹാമാരി മൂലം ലോകവ്യാപകമായി അനേകം പേർ മരിച്ചു.]] == നിർവചനവും ഘട്ടങ്ങളും == "ലോകമാസകലമോ വളരെ വലിയ ഒരു പ്രദേശത്തെയോ ബാധിക്കുന്നതും അന്താരാഷ്ട്ര അതിർത്തികൾക്കുമപ്പുറം നാശം വിതയ്ക്കുന്നതുമായ പകർച്ചവ്യാധികളെ" മഹാമാരിയുടെ നിർവചനത്തിൽ പെടുത്താം.<ref name=Porta2008>{{cite book|author=Miquel Porta|editor=Miquel Porta|title=Dictionary of Epidemiology|url=http://books.google.com/books?id=3Dr8dyuzvTkC&pg=PA179|accessdate=14 September 2012|date=3 July 2008|publisher=Oxford University Press|isbn=978-0-19-531449-6|page=179}}</ref><ref>{{cite web|url=http://www.who.int/mediacentre/influenzaAH1N1_presstranscript_20090526.pdf |title=WHO press conference on 2009 pandemic influenza |format=PDF |date= |accessdate=2010-08-26}}</ref> [[ലോകാരോഗ്യ സംഘടന]] ഇൻഫ്ലുവൻസ എന്ന രോഗം ആദ്യത്തെ ചില രോഗബാധകളിൽ നിന്ന് മഹാമാരി എന്ന അവസ്ഥയിലേയ്ക്ക് മാറുന്നതിന്റെ ആറു ഘട്ടങ്ങൾ തരം തിരിച്ച് വർഗ്ഗീകരിച്ചിട്ടുണ്ട്. വൈറസ് പ്രധാനമായും മൃഗങ്ങളെ ബാധിക്കുന്നതാണ് ആദ്യ ഘട്ടം, ഇപ്പോൾ ചില മനുഷ്യർക്ക് മൃഗങ്ങളിൽ നിന്ന് രോഗബാധയുണ്ടാകും. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരാൻ തുടങ്ങും. അസുഖം ലോകവ്യാപകമായി പടരുന്നതാണ് അവസാന ഘട്ടം. <ref>[https://web.archive.org/web/20060329125016/http://www.who.int/csr/disease/avian_influenza/phase/en/ Current WHO phase of pandemic alert] ''World Health Organization'' 2009</ref> [[കാൻസർ]] എന്ന അസുഖം ലോകവ്യാപകമായി കാണപ്പെടുകയും ധാരാളം പേർ ഈ അസുഖത്താൽ മരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതിനെ മഹാമാരി എന്ന ഗണത്തിൽ പെടുത്താനാവില്ല. പകർച്ചവ്യാധി അല്ലാത്തതാണ് കാരണം. മഹാമാരികളെ നേരിടാൻ ഇൻഫ്ലുവൻസ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഡബ്ല്യൂ.എച്ച്.ഒ. 1999ൽ ഒരു രേഖ തയ്യാറാക്കിയിരുന്നു. 2005-ലും 2009-ലും ഈ രേഖ തിരുത്തപ്പെടുകയുമുണ്ടായി. <ref>{{cite web|last=WHO|url=http://www.who.int/csr/disease/influenza/PIPGuidance09.pdf|title=Pandemic influenza preparedness and response|format=PDF|archiveurl=https://web.archive.org/web/20090509051754/http://www.who.int/csr/disease/influenza/PIPGuidance09.pdf|archivedate=2009-05-09|access-date=2013-01-02|url-status=live}}</ref><ref>{{Cite web |url=http://www.who.int/csr/disease/influenza/GIPA3AideMemoire.pdf |title=WHO pandemic phase descriptions and main actions by phase |access-date=2009-05-09 |archive-date=2009-05-09 |archive-url=https://web.archive.org/web/20090509051804/http://www.who.int/csr/disease/influenza/GIPA3AideMemoire.pdf |url-status=dead }}</ref> ഈ രേഖയുടെ എല്ലാ എഡിഷനുകളും ഇൻഫ്ലുവൻസയെപ്പറ്റിയാണ് പറയുന്നത്. വിറുലൻസ് (വൈറസിന്റെ പകരാനുള്ള ശേഷി), മോർട്ടാലിറ്റി റേറ്റ് (രോഗബാധിതരുടെ എത്ര ശതമാനം പേർ മരണമടയുന്നു എന്ന നിരക്ക്) എന്ന ഘടകങ്ങളെ ആശ്രയിച്ചാണ് രോഗം പടരുന്നതിന്റെ വിവിധ ഘട്ടങ്ങൾ തരംതിരിക്കപ്പെടുന്നത്.<ref>{{cite web|url=http://www.spiegel.de/international/world/0,1518,637119,00.html |title=A whole industry is waiting for an epidemic (Der Spiegel) |publisher=Spiegel.de |date= |accessdate=2010-08-26}}</ref> == നിലവിലുള്ള മഹാമാരികൾ == === എച്ച്.ഐ.വി.-യും എയിഡ്സും === {{Main|എയിഡ്സ്}} 1969 മുതലാണ് എച്ച്.ഐ.വി. എയ്ഡ്സ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പടർന്നുപിടിച്ചത്.<ref>[http://articles.latimes.com/2007/oct/30/science/sci-aids30 The virus reached the U.S. by way of Haiti, genetic study shows.]. ''Los Angeles Times.'' October 30, 2007.</ref> എയിഡ്സുണ്ടാക്കുന്ന വൈറസായ [[HIV|എച്ച്.ഐ.വി.]] നിലവിൽ ഒരു മഹാമാരി ആണ്. ആഫ്രിക്കയുടെ ദക്ഷിണ മേഖലയിലും പൂർവ്വ മേഖലയിലും രോഗബാധിതർ ജനസംഖ്യയുറടെ 25% വരും. 2006-ൽ ദക്ഷിണാഫ്രിക്കയിൽ എച്ച്.ഐ.വി. ബാധിതരായ ഗർഭിണികൾ 29.1% ഉണ്ടായിരുന്നു.<ref>{{cite web|url=http://www.avert.org/safricastats.htm |title=The South African Department of Health Study, 2006 |publisher=Avert.org |date= |accessdate=2010-08-26}}</ref> ആരോഗ്യവിദ്യാഭ്യാസം പല രാജ്യങ്ങളിലെയും രോഗബാധയുടെ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് സഹായിച്ചിട്ടുണ്ട്. ഏഷ്യയിലും അമേരിക്കകളിലും രോഗബാധാനിരക്ക് വർദ്ധിച്ചുവരികയാണ്. 2025-ഓടെ ഇന്ത്യയിൽ 3.1 കോടി ആൾക്കാരും ചൈനയിൽ 1.8 കോടി ആൾക്കാരും ഈ അസുഖത്താൽ മരണമടയുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിദഗ്ദ്ധരുടെ അഭിപ്രായം. <ref>[http://www.washingtonpost.com/wp-dyn/content/article/2006/06/03/AR2006060300229.html AIDS Toll May Reach 100 Million in Africa]. [[Washington Post]]. June 4, 2006.</ref> ആഫ്രിക്കയിൽ എയിഡ്സ് മൂലം മരിക്കുന്നവരുടെ എണ്ണം 2025 -ഓടെ 9 കോടി മുതൽ 10 കോടി വരെ ആയേക്കാമത്രേ.<ref>{{cite news|url=http://www.guardian.co.uk/world/2005/mar/04/aids |title=Aids could kill 90 million Africans, says UN |publisher=Guardian |date= 2005-03-04|accessdate=2010-08-26 | location=London}}</ref> === കൊറോണ വൈറസ് രോഗം 2019 ( കോവിഡ്-19 ) === {{Main|2019-20 കൊറോണ വൈറസ് പാൻഡെമിക്}} [[File:Citizens of Wuhan lining up outside of a drug store to buy masks during the Wuhan coronavirus outbreak.jpg|thumb|People queueing outside a [[Wuhan]] pharmacy to buy face masks and medical supplies]] 2019 ഡിസംബർ അവസാനത്തോടെയാണ് [[Severe acute respiratory syndrome coronavirus 2|കൊറോണ വൈറസ് 2]] ചൈനയിൽ [[ഹെബെയ്|ഹൂബെയ്]] പ്രവിശ്യയിലെ [[Wuhan|വൂഹാനിൽ]] തിരിച്ചറിയപ്പെട്ടത്.<ref>{{cite web |url=https://www.who.int/china/news/detail/09-01-2020-who-statement-regarding-cluster-of-pneumonia-cases-in-wuhan-china |title=WHO Statement Regarding Cluster of Pneumonia Cases in Wuhan, China |publisher=WHO |date=31 December 2019 |accessdate=12 March 2020 }}</ref> ഇരുന്നൂറോളം രാജ്യങ്ങളിലും ടെറിട്ടറികളിലുമായി പകർന്ന കൊറോണവൈറസ് മഹാമാരി പ്രധാനമായും പകർന്നു പിടിച്ചത് [[അമേരിക്കൻ ഐക്യനാടുകൾ]], [[ചൈന]], [[ഇറ്റലി]], [[സ്പെയിൻ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലായാണ്.<ref name="WOM">{{cite web |url= https://www.worldometers.info/coronavirus/|title=Covid-19 Coronavirus Pandemic (Live statistics) |website=Worldometer |year=2020 |access-date=2020-04-03}}</ref><ref name=":0">{{cite web|url=https://gisanddata.maps.arcgis.com/apps/opsdashboard/index.html#/bda7594740fd40299423467b48e9ecf6|title=Coronavirus COVID-19 Global Cases by Johns Hopkins CSSE|last=|first=|date=|website=gisanddata.maps.arcgis.com|url-status=live|archive-url=|archive-date=|access-date=8 March 2020}}</ref> 2020 [[മാർച്ച് 11]]-നാണ് [[ലോകാരോഗ്യസംഘടന]] [[2019-20 കൊറോണ വൈറസ് പാൻഡെമിക്]] ആയി പ്രഖ്യാപിച്ചത്.<ref>{{cite web|url=https://www.who.int/dg/speeches/detail/who-director-general-s-opening-remarks-at-the-media-briefing-on-covid-19---11-march-2020 |title=WHO Director-General's opening remarks at the media briefing on COVID-19—11 March 2020 |publisher=WHO |date=11 March 2020 |accessdate=12 March 2020 }}</ref><ref>{{Cite news|url=https://www.bbc.com/news/world-51839944|title=Coronavirus confirmed as pandemic|date=11 March 2020|work=BBC News|access-date=11 March 2020|language=en-GB}} </ref> 2020 ഏപ്രിൽ 19 ആം തീയ്യതിയിൽ ലഭ്യമായ കണക്കുകൾ പ്രകാരം, പത്ത് ലക്ഷത്തിലധികം പേരെ ബാധിച്ച കോവിഡ്-19 കാരണമായ മരണസംഖ്യ 161,402 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 604,311-ഉം ആയിരുന്നു.<ref>[https://coronavirus.jhu.edu/map.html Coronavirus COVID-19 Global Cases by the Center for Systems Science and Engineering (CSSE) at Johns Hopkins University (JHU)]. "Johns Hopkins," April 19, 2020</ref> == പാൻഡെമിക്കുകളും മറ്റ് പ്രധാന പകർച്ചവ്യാധികളും ചരിത്രത്തിൽ == {{See also|പകർച്ചവ്യാധികളുടെ പട്ടിക|കൊളംബസിലൂടെ നടന്ന പകർച്ചവ്യാധിക്കൈമാറ്റം|ആഗോളവൽക്കരണവും അസുഖങ്ങളും}} ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ധാരാളം പാൻഡെമിക്കുകളുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന തരം [[zoonosis|സൂനോസിസുകളാണ്]] മിക്കവയും. മൃഗങ്ങളെ ഇണക്കിവളർത്താൻ തുടങ്ങിയതാണ് ഇത്തരം രോഗബാധകളുടെ തുടക്കം. [[influenza|ഇൻഫ്ലുവൻസ]], [[ക്ഷയം]] എന്നിവ ഇത്തരം അസുഖങ്ങളിൽ പെടും. ചില പാൻഡെമിക്കുകൾ നഗരങ്ങളെ ആകെ നശിപ്പിച്ചിട്ടുണ്ട്. അതിൽക്കൂടുതൽ നാശനഷ്ടം വരുത്തിയിട്ടുള്ള ചില പാൻഡെമിക്കുകളുടെ പട്ടിക താഴെക്കൊടുക്കുന്നു: * [[Plague of Athens|ഏഥൻസിലെ പ്ലേഗ്]], 430 BC. [[Typhoid fever|ടൈഫോയ്ഡ് പനി]] ഏതൻസ് സൈനികരിൽ നാലിലൊന്നിനെ കൊന്നൊടുക്കി. ചില വർഷങ്ങൾ കൊണ്ട് ജനസംഖ്യയിൽ നാലിലൊന്നും ചത്തൊടുങ്ങി. ഈ അസുഖം ഏഥൻസിന്റെ ആധിപത്യം ഇല്ലാതെയാക്കി. അസുഖത്തിന്റെ മാരകസ്വഭാവം പകരുന്ന നിരക്ക് കുറയാൻ കാരണമായി (അസുഖം ബാധിക്കുന്നവർക്ക് ഇത് മറ്റ് അധികം ആൾക്കാരിലേയ്ക്ക് പകരുന്നതിനു മുൻപേ മരണം സംഭവിക്കുമായിരുന്നുവത്രേ). ഈ മാരകരോഗത്തിന്റെ യഥാർത്ഥ കാരണം വളരെനാൾ അജ്ഞാതമായിരുന്നു. 2006 ജനുവരിയിൽ [[University of Athens|ഏഥൻസ് സർവ്വകലാശാലയിലെ]] ഗവേഷകർ നഗരത്തിനു താഴെയുണ്ടായിരുന്ന ഒരു കൂട്ട ശവക്കുഴിയിൽ നിന്നു ശേഖരിച്ച പല്ലുകൾ പഠനവിധേയമാക്കുകയും അതിൽ ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു.<ref>[http://www.sciam.com/article.cfm?articleID=000BF619-9B78-13D6-9B7883414B7F0135&ref=sciam&chanID=sa003 "Ancient Athenian Plague Proves to Be Typhoid"]. ''Scientific American.'' January 25, 2006.</ref> [[File:Bubonic plague victims-mass grave in Martigues, France 1720-1721.jpg|thumb|ഫ്രാൻസിലെ മാർസൈലിൽ 1720-1721 കാലത്ത് ബ്യൂബോണിക് പ്ലേഗ് ബാധിച്ചവരുടെ കൂട്ട ശവക്കുഴി.]] * [[Antonine Plague|ആന്റൊണീൻ പ്ലേഗ്]], 165–180. വസൂരിയായിരുന്നിരിക്കണം കാരണം. സമീപ പൂർവ്വ പ്രദേശത്തുനിന്നും (Near East) മടങ്ങിവരുന്ന പട്ടാളക്കാരായിരിക്കണം അസുഖം കൊണ്ടുവന്നത്. അൻപതുലക്ഷത്തോളം ആൾക്കാർ ഈ അസുഖം മൂലം മരിക്കുകയുണ്ടായി. രോഗം ബാധിച്ചതിൽ നാലിലൊന്ന് ആൾക്കാർ മരിച്ചുപോയത്രേ.<ref>[http://news.bbc.co.uk/2/hi/health/4381924.stm Past pandemics that ravaged Europe]. ''BBC News'', November 7. 2005</ref> ഈ മഹാമാരിയുടെ രണ്ടാം വരവിന്റെ മൂർദ്ധന്യത്തിൽ ([[Plague of Cyprian|പ്ലേഗ് ഓഫ് സൈപ്രിയൻ]] (251–266)) റോമിൽ 5,000 ആൾക്കാർ ഒരു ദിവസം മരിക്കുന്നുണ്ടായിരുന്നുവത്രേ. * [[Plague of Justinian|ജസ്റ്റീനിയൻ പ്ലേഗ്]], (541 മുതൽ 750 വരെ) ബ്യൂബോണിക് പ്ലേഗിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പകർച്ചവ്യാധി ആയിരുന്നു. [[Egypt|ഈജിപ്റ്റിലാണ്]] ഇത് പൊട്ടിപ്പുറപ്പെട്ടത്. ഇത് [[Constantinople|കോൺസ്റ്റന്റിനോപ്പിളിൽ]] അടുത്ത വസന്തകാലത്ത് എത്തിപ്പെടുകയും ([[Procopius|പ്രോകോപിയസ്]] എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ) 10,000 ആൾക്കാരെ ഒരു ദിവസം കൊന്നൊടുക്കുകയും ചെയ്തു. നഗരവാസികളിൽ 40% പേർ അസുഖം മൂലം മരിച്ചുപോയിട്ടുണ്ടാവണം. ഈ അസുഖം ബാധിച്ച പ്രദേശങ്ങളിലെ നാലിലൊന്നു മുതൽ പകുതി വരെ ജനങ്ങൾ മരിച്ചുപോവുകയുണ്ടായത്രേ.<ref>{{cite web|url=http://www.cambridge.org/us/catalogue/catalogue.asp?isbn=0521846390&ss=fro |title=Cambridge Catalogue page "Plague and the End of Antiquity" |publisher=Cambridge.org |date= |accessdate=2010-08-26}}</ref><ref>[http://www.speakeasy-forum.com/lofiversion/index.php/t18579.html Quotes from book "Plague and the End of Antiquity"] {{Webarchive|url=https://web.archive.org/web/20110716114235/http://www.speakeasy-forum.com/lofiversion/index.php/t18579.html|date=2011-07-16}} Lester K. Little, ed., ''Plague and the End of Antiquity: The Pandemic of 541–750'', Cambridge, 2006. ISBN 0-521-84639-0</ref> 550-നും 700-നും ഇടയിൽ യൂറോപ്പിന്റെ ജനസംഖ്യ പകുതി കണ്ട് കുറയാൻ ഈ അസുഖം കാരണമായത്രേ.<ref>{{cite web |url=http://science.nationalgeographic.com/science/health-and-human-body/human-diseases/plague-article.html |title=Plague, Plague Information, Black Death Facts, News, Photos |publisher=National Geographic |date= |accessdate=2008-11-03 |archive-date=2007-11-28 |archive-url=https://web.archive.org/web/20071128194106/http://science.nationalgeographic.com/science/health-and-human-body/human-diseases/plague-article.html |url-status=dead }}</ref> * [[Black Death|ബ്ലാക്ക് ഡെത്ത്]], പതിനാലാം നൂറ്റാണ്ടിലാണ് ഇതാരംഭിച്ചത്. ഏഴരക്കോടി ആൾക്കാർ ലോകമാസകലം ഈ പാൻഡമിക് കാരണം മരണമടഞ്ഞു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. <ref>[http://www.museumoflondonarchaeology.org.uk/English/News/Archive/News08/blackdeathcemetery.htm New MOL Archaeology monograph: Black Death cemetery] {{Webarchive|url=https://web.archive.org/web/20090928095658/http://www.museumoflondonarchaeology.org.uk/English/News/Archive/News08/blackdeathcemetery.htm |date=2009-09-28 }}. ''Archaeology at the Museum of London.''</ref> ഇതിനു മുൻപ് യൂറോപ്പിൽ വ്യാപകമായി പ്ലേഗ് ബാധയുണ്ടായത് 800 വർഷങ്ങൾക്കപ്പുറമായിരുന്നു. [[Asia|ഏഷ്യയിൽ]] ആരംഭിച്ച അസുഖം 1348-ൽ യൂറോപ്പിലെത്തി. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് യൂറോപ്പിലെത്തിയത്. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. <ref>[http://www.medhunters.com/articles/deathOnAGrandScale.html Death on a Grand Scale] {{Webarchive|url=https://web.archive.org/web/20090903051705/http://www.medhunters.com/articles/deathOnAGrandScale.html |date=2009-09-03 }}. ''MedHunters.''</ref> ഇത് ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും.<ref>Stéphane Barry and Norbert Gualde, in ''[[L'Histoire]]'' n° 310, June 2006, pp.45–46, say "between one-third and two-thirds"; Robert Gottfried (1983). "Black Death" in ''[[Dictionary of the Middle Ages]]'', volume 2, pp.257–67, says "between 25 and 45&nbsp;percent".</ref> ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെ പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്.<ref>[http://www.1911encyclopedia.org/Plague Plague – LoveToKnow 1911]. 1911encyclopedia.org.</ref> പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു. <ref>{{cite web|url=http://urbanrim.org.uk/plague%20list.htm |title=A List of National Epidemics of Plague in England 1348–1665 |publisher=Urbanrim.org.uk |date=2010-08-04 |accessdate=2010-08-26}}</ref> ഈ സമയത്ത് നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു.<ref>{{cite news |url=http://www.guardian.co.uk/uk/2004/may/16/health.books |title=Black Death blamed on man, not rats &#124; UK news &#124; The Observer |publisher=The Observer |author=Jo Revill |date= May 16, 2004|accessdate=2008-11-03 | location=London}}</ref> 1361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു.<ref>{{cite web |url=http://www.dshs.state.tx.us/preparedness/bt_public_history_plague.shtm |title=Texas Department of State Health Services, History of Plague |publisher=Dshs.state.tx.us |date= |accessdate=2008-11-03 |archive-date=2016-04-11 |archive-url=https://web.archive.org/web/20160411041422/http://www.dshs.state.tx.us/preparedness/bt_public_history_plague.shtm |url-status=dead }}</ref> 1370കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി.<ref>{{cite web |author=Igeji, Mike|url=http://www.bbc.co.uk/history/british/middle_ages/black_09.shtml |title=Black Death |publisher=BBC |date= |accessdate=2008-11-03}}</ref> ലണ്ടനിൽ 1665–66 കാലത്തുണ്ടായ [[ഗ്രേറ്റ് പ്ലേഗ് ഓഫ് ലണ്ടൻ|പ്ലേഗ് ബാധ]] ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% ആയിരുന്നു. <ref>[http://ocp.hul.harvard.edu/contagion/plague.html The Great Plague of London, 1665]. ''The Harvard University Library, Open Collections Program: Contagion.''</ref> * [[Third plague pandemic|മൂന്നാം പാൻഡമിക്]], പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചൈനയിലാണ് ആരംഭിച്ചത്. മനുഷ്യവാസമുള്ള എല്ലാ ഭൂഘണ്ഡങ്ങളിലേയ്ക്കും ഈ പ്ലേഗ് പടർന്നുപിടിച്ചു. ഇന്ത്യയിൽ മാത്രം ഒരു കോടി ആൾക്കാർ പ്ലേഗ് ബാധ മൂലം മരണമടഞ്ഞു എന്ന് കണക്കാക്കപ്പെടുന്നു.<ref>[http://www.who.int/vaccine_research/diseases/zoonotic/en/index4.html Plague] {{Webarchive|url=https://web.archive.org/web/20090217172854/http://www.who.int/vaccine_research/diseases/zoonotic/en/index4.html |date=2009-02-17 }}. ''World Health Organization.''</ref> 1900-1909 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ആദ്യത്തെ പ്ലേഗ് ബാധയുണ്ടായി<ref>[http://www.pbs.org/wgbh/aso/databank/entries/dm00bu.html Bubonic plague hits San Francisco 1900 – 1909]. ''A Science Odyssey. Public Broadcasting Service (PBS).''</ref> ഇപ്പോഴും ഇടയ്ക്കിടെ മനുഷ്യരെ പ്ലേഗ് ബാധിക്കാറുണ്ട്.<ref>[http://www.cdc.gov/mmwr/preview/mmwrhtml/00026077.htm Human Plague – United States, 1993–1994], Centers for Disease Control and Prevention</ref> [[File:FlorentineCodex BK12 F54 smallpox.jpg|thumb|ആസ്ടെക്കുകൾ വസൂരി ബാധകാരണം മരണമടയുന്നു. ''[[Florentine Codex|ഫ്ലോറന്റൈൻ കോഡക്സ്]]'' (1540–1585 കാലഘട്ടത്തിൽ തയ്യാറാക്കിയത്)]] യൂറോപ്യൻ പര്യവേഷകരും ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള ജനങ്ങളും തമ്മിലുള്ള സമ്പർക്കം പലപ്പോഴും വളരെ മാരകസ്വഭാവമുള്ള പകർച്ചവ്യാധികൾ പടരാൻ കാരണമായിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ [[Canary Islands|കാനറി ദ്വീപുകളിലെ]] [[Guanches|ഗൗഞ്ചസ്]] എന്ന ജനവിഭാഗത്തിൽ ധാരാളം പേരെ കൊന്നൊടുക്കിയ അസുഖം ഉദാഹരണം. [[Hispaniola|ഹിസ്പാനിയോളയിലെ]] മനുഷ്യരുടെ നല്ലൊരു ശതമാനം 1518-ൽ വസൂരി ബാധിച്ച് മരിക്കുകയുണ്ടായി. 1520-കളിൽ [[Mexico|മെക്സിക്കോയിലും]] വസൂരി ബാധകാരണം ധാരാളം പേർ മരിക്കുകയുണ്ടായി. [[Tenochtitlán|ടെനോടിറ്റ്ലാനിൽ]] മാത്രം 150,000 ആൾക്കാർ മരണമടഞ്ഞു. ഇവിടുത്തെ ചക്രവർത്തിയും മരിച്ചവരിൽ പെടും. 1530-കളിൽ [[Peru|പെറുവിൽ]] 1530 കളിൽ വസൂരി വൻ നാശമുണ്ടാക്കി. ഇത് യൂറോപ്യൻ കോളനിവൽക്കരണത്തെ വളരെ സഹായിച്ചിട്ടുണ്ട്.<ref>{{cite web|url=http://www.bbc.co.uk/history/british/empire_seapower/smallpox_01.shtml |title=Smallpox: Eradicating the Scourge |publisher=Bbc.co.uk |date=2009-11-05 |accessdate=2010-08-26}}</ref> പതിനേഴാം നൂറ്റാണ്ടിൽ മെക്സിക്കോയിലെ ഇരുപതു ലക്ഷം ആൾക്കാർ [[Measles|മീസിൽസ്]] ബാധയാൽ മരിക്കുകയുമുണ്ടായി. 1618 മുതൽ 1619 വരെയുള്ള കാലത്ത് വസൂരി കാരണം മസാച്ചുസെറ്റ്സ് ബേ പ്രദേശത്തെ 90% അമേരിക്കൻ ഇന്ത്യക്കാരും മരണമടഞ്ഞു.<ref>[http://www.ucpress.edu/books/pages/9968/9968.ch01.html Smallpox The Fight to Eradicate a Global Scourge] {{Webarchive|url=https://web.archive.org/web/20080907093641/http://www.ucpress.edu/books/pages/9968/9968.ch01.html |date=2008-09-07 }}, David A. Koplow</ref> 1770-കളിൽ പസഫിക് നോർത്ത് വെസ്റ്റ് പ്രദേശത്തെ 30% ആൾക്കാരും വസൂരി മൂലം മരിക്കുകയുണ്ടായി.<ref>Greg Lange,[http://www.historylink.org/essays/output.cfm?file_id=5100 "Smallpox epidemic ravages Native Americans on the northwest coast of North America in the 1770s"], 23 Jan 2003, HistoryLink.org, ''Online Encyclopedia of Washington State History'', accessed 2 Jun 2008</ref> അമേരിക്കൻ സമതലത്തിൽ ജീവിച്ചിരുന്ന ആദിമവാസികളിൽ വൻ നാശമാണ് [[North American smallpox epidemic|1780–1782 കളിലും]] [[1837-38 smallpox epidemic|1837–1838 കാലഘട്ടത്തിലും]] ഉണ്ടായ വസൂരിബാധകളിൽ ഉണ്ടായത്.<ref>{{cite journal |author=Houston CS, Houston S |title=The first smallpox epidemic on the Canadian Plains: In the fur-traders' words |journal=Can J Infect Dis |volume=11 |issue=2 |pages=112–5 |year=2000 |month=March |pmid=18159275 |pmc=2094753 }}</ref> ചില വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ അമേരിക്കയിലെ ആദിമജനതയുടെ 95% തുടച്ചു നീക്കപ്പെട്ടത് പഴയലോകത്തിൽ നിന്നെത്തിയ വസൂരി, മീസിൽസ്, ഇൻഫ്ലുവൻസ തുടങ്ങിയ പകർച്ചവ്യാധികളിലൂടെയാണ്.<ref>{{cite web|url=http://www.pbs.org/gunsgermssteel/variables/smallpox.html |title=The Story Of... Smallpox – and other Deadly Eurasian Germs |publisher=Pbs.org |date= |accessdate=2010-08-26}}</ref> പല നൂറ്റാണ്ടുകൾ കൊണ്ട് യൂറോപ്യന്മാരിൽ ഈ അസുഖങ്ങൾക്കെതിരായ പ്രതിരോധശക്തി വർദ്ധിച്ചിട്ടുണ്ടായിരുന്നു. തദ്ദേശീയർക്ക് ഇത്തരം പ്രതിരോധശേഷി ഉണ്ടായിരുന്നില്ല.<ref>{{Cite web |url=http://www.millersville.edu/~columbus/papers/goodling.html |title=Stacy Goodling, "Effects of European Diseases on the Inhabitants of the New World" |access-date=2013-01-03 |archive-date=2008-05-10 |archive-url=https://web.archive.org/web/20080510163413/http://www.millersville.edu/~columbus/papers/goodling.html |url-status=dead }}</ref> [[Australia|ഓസ്ട്രേലിയയിലെ]] തദ്ദേശീയ (അബൊറിജിനൽ) ജനതയുടെ 50%ബ്രിട്ടീഷ് കോളനിവാസത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ പകർച്ചവ്യാധികൾ മൂലം മരണമടയുകയുണ്ടായി. <ref>{{Cite web |url=http://encarta.msn.com/media_701508643/Smallpox_Through_History.html |title=Smallpox Through History |access-date=2013-01-03 |archive-date=2009-10-29 |archive-url=https://web.archive.org/web/20091029184350/http://encarta.msn.com/media_701508643/Smallpox_Through_History.html |url-status=dead }}</ref> [[New Zealand|ന്യൂസിലാന്റിലെ]] [[Māori people|മവോറി ജനതയുടെ]] നല്ലൊരു ഭാഗവും ഇത്തരം അസുഖങ്ങളാൽ മരണമടയുകയുണ്ടായി.<ref>{{cite web |url=http://www.canr.msu.edu/overseas/nzenvironsci/infopart2.htm |title=New Zealand Historical Perspective |publisher=Canr.msu.edu |date=1998-03-31 |accessdate=2010-08-26 |archive-date=2010-06-12 |archive-url=https://web.archive.org/web/20100612021507/http://www.canr.msu.edu/overseas/nzenvironsci/infopart2.htm |url-status=dead }}</ref> 1848–49 കാലത്ത് 40,000 ഹവായി വാസികൾ (150,000 പേരായിരുന്നു ആകെ ജനസംഖ്യ) [[measles|മീസിൽസ്]], [[whooping cough|വില്ലൻ ചുമ]], [[influenza|ഇൻഫ്ലുവൻസ]] എന്നീ അസുഖങ്ങളാണ് [[Easter Island|ഈസ്റ്റർ ദ്വീപിലെ]] ജനങ്ങളിൽ ഭൂരിഭാഗം പേരെയും കൊന്നൊടുക്കിയത്.<ref>[http://www.independent.co.uk/news/science/how-did-easter-islands-ancient-statues-lead-to-the-destruction-of-an-entire-ecosystem-455877.html How did Easter Island's ancient statues lead to the destruction of an entire ecosystem?] {{Webarchive|url=https://web.archive.org/web/20080422192415/http://www.independent.co.uk/news/science/how-did-easter-islands-ancient-statues-lead-to-the-destruction-of-an-entire-ecosystem-455877.html |date=2008-04-22 }}, The Independent</ref> 1875-ൽ മീസിൽസ് 40,000-ലധികം [[Fiji|ഫിജിക്കാരുടെ]] മരണത്തിനിടയാക്കി. ഇത് ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. <ref>{{Cite web |url=http://www.fsm.ac.fj/aboutfsm.html |title=Fiji School of Medicine |access-date=2013-01-03 |archive-date=2014-10-20 |archive-url=https://web.archive.org/web/20141020165015/http://www.fsm.ac.fj/aboutfsm.html |url-status=dead }}</ref> ആൻഡമാനിലെ ധാരാളം ജനങ്ങളും മീസിൽസ് മൂലം മരിച്ചിട്ടുണ്ട്.<ref>[http://news.bbc.co.uk/2/hi/south_asia/4987406.stm Measles hits rare Andaman tribe]. ''BBC News.'' May 16, 2006.</ref> [[Ainu people|ഐനു]] ജനതയുടെ നല്ലൊരു ഭാഗം പത്തൊൻപതാം നൂറ്റാണ്ടിൽ ജപ്പാനിൽ നിന്നുള്ള കുടിയേറ്റക്കാർ കൊണ്ടുവന്ന അസുഖങ്ങൾ മൂലം മരണമടഞ്ഞിരുന്നു.<ref>[https://web.archive.org/web/20010214023542/http://www.time.com/time/asia/features/ontheroad/japan.sapporo.ainu.html Meeting the First Inhabitants], TIMEasia.com, 21 August 2000</ref> [[syphilis|സിഫിലിസ്]] എന്ന അസുഖം പുതിയ ലോകത്തുനിന്ന് യൂറോപ്പിലേയ്ക്ക് [[Christopher Columbus|കൊളംബസിന്റെ]] യാത്രകൾക്കുശേഷം എത്തിപ്പെട്ടതാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികബന്ധത്തിലൂടെയല്ലാതെ പകരുന്ന ബാക്ടീരിയയാവണം സഞ്ചാരികൾ നാട്ടിലെത്തിച്ചതെന്നും യൂറോപ്പിൽ വച്ച് മ്യൂട്ടേഷനിലൂടെ കൂടുതൽ മാരകമായ അവസ്ഥയിലേയ്ക്ക് ബാക്ടീരിയകൾ മാറിയതാവാമെന്നും പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.<ref>[http://www.nytimes.com/2008/01/15/science/15syph.html?_r=1 Genetic Study Bolsters Columbus Link to Syphilis], New York Times, January 15, 2008</ref> [[Renaissance|റിനൈസൻസ്]] കാലഘട്ടത്തിൽ സിഫിലിസ് ഇന്നത്തേതിനാക്കാൾ മാരകമായിരുന്നു.<ref>[http://www.livescience.com/history/080114-syphilis-columbus.html Columbus May Have Brought Syphilis to Europe], LiveScience</ref> 1602-നും 1796-നുമിടയിൽ [[Dutch East India Company|ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി]] ഉദ്ദേശം പത്തുലക്ഷം ആൾക്കാരെ ഏഷ്യയിൽ ജോലിചെയ്യാനായി അയച്ചിരുന്നു. ഇതിൽ മൂന്നിലൊന്നിൽ താഴെ ആൾക്കാർ മാത്രമേ തിരികെയെത്തിയുള്ളൂ. ഭൂരിപക്ഷവും അസുഖങ്ങൾ ബാധിച്ച് മരിക്കുകയായിരുന്നു.<ref>[http://portal.unesco.org/ci/en/files/22635/11546101681netherlands_voc_archives.doc/netherlands%2Bvoc%2Barchives.doc Nomination VOC archives for Memory of the World Register] (English)</ref> ഇന്ത്യയിൽ മരിച്ചിട്ടുള്ള ബ്രിട്ടീഷ് പട്ടാളക്കാരിൽ യുദ്ധത്തിൽ മരണമടഞ്ഞവരേക്കാൾ കൂടുതൽ അസുഖങ്ങൾ ബാധിച്ചാണ് മരിച്ചിട്ടുള്ളത്. 1736-നും 1834-നും ഇടയിൽ [[East India Company|ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ]] 10% ഓഫീസർമാരേ ഇന്ത്യയിൽ നിന്ന് തിരികെ നാട്ടിലേയ്ക്ക് പോയിട്ടുള്ളൂ.<ref>{{cite web |url=http://www.asianreviewofbooks.com/arb/article.php?article=610 |title=Sahib: The British Soldier in India, 1750–1914 by Richard Holmes |publisher=Asianreviewofbooks.com |date=2005-10-27 |accessdate=2010-08-26 |archive-date=2012-05-30 |archive-url=https://archive.today/20120530044859/http://www.asianreviewofbooks.com/arb/article.php?article=610 |url-status=dead }}</ref> 1803-ൽ തന്നെ വസൂരിയുടെ വാക്സിൻ [[Spain|സ്പാനിഷ്]] കോളനികളിലെത്തിക്കാനും അവിടെ കുത്തിവയ്പ്പിലൂടെ രോഗപ്രതിരോധം കൊണ്ടുവരാനും ശ്രമം നടന്നിരുന്നുവത്രേ. [[Balmis expedition|ബാമിസ് എക്സ്പെഡിഷൻ]] എന്നായിരുന്നു ഈ പദ്ധതിയുടെ പേര്.<ref>{{Cite web |url=http://www.doh.gov.ph/sphh/balmis.htm |title=Dr. Francisco de Balmis and his Mission of Mercy, Society of Philippine Health History |access-date=2013-01-03 |archive-date=2004-12-23 |archive-url=https://web.archive.org/web/20041223112019/http://www.doh.gov.ph/sphh/balmis.htm |url-status=dead }}</ref> 1832-ൽ [[United States|അമേരിക്കൻ ഐക്യനാടുകളുടെ]] സർക്കാർ അമേരിക്കൻ ആദിവാസികൾക്കായുള്ള [[Smallpox vaccine|വസൂരി വാക്സിനേഷനുള്ള]] പദ്ധതി നടപ്പാക്കിയിരുന്നു.<ref>{{cite web |url=http://muse.jhu.edu/login?uri=%2Fjournals%2Fwicazo_sa_review%2Fv018%2F18.2pearson01.html |title=Lewis Cass and the Politics of Disease: The Indian Vaccination Act of 1832 |publisher=Muse.jhu.edu |date= |accessdate=2010-08-26 |archive-date=2008-02-05 |archive-url=https://web.archive.org/web/20080205230347/http://muse.jhu.edu/login?uri=%2Fjournals%2Fwicazo_sa_review%2Fv018%2F18.2pearson01.html |url-status=dead }}</ref> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ കോളനികളിലെ അസുഖങ്ങൾ ഇല്ലാതാക്കുക യൂറോപ്യൻ അധിനിവേശശക്തികളുടെ ഒരു മുൻഗണനാവിഷയമായിരുന്നു.<ref>[http://www.gresham.ac.uk/event.asp?PageId=45&EventId=696 Conquest and Disease or Colonialism and Health?] {{Webarchive|url=https://web.archive.org/web/20081207015726/http://www.gresham.ac.uk/event.asp?PageId=45&EventId=696 |date=2008-12-07 }}, Gresham College | Lectures and Events</ref> [[African trypanosomiasis|സ്ലീപ്പിംഗ് സിക്ക്നസ്]] പർക്കുന്നതു തടയാൻ സാധിച്ചത് ദശലക്ഷക്കണക്കിനാൾക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയതുകൊണ്ടാണ്.<ref>{{cite journal |author=WHO Media centre |title=Fact sheet N°259: African trypanosomiasis or sleeping sickness |year=2001 |url=http://www.who.int/mediacentre/factsheets/fs259/en/index.html }}</ref> ഇരുപതാം നൂറ്റാണ്ടിൽ ലോകം ഇതുവരെ കണ്ടതിലും വലിയ ജനസംഖ്യാവളർച്ചയാണുണ്ടായത്. മരണനിരക്ക് കുറഞ്ഞത് ഇതിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രമാണ് ഇതിന് ഒരു പ്രധാന കാരണം.<ref>[http://www.jstor.org/pss/182701 The Origins of African Population Growth, by John Iliffe], The Journal of African HistoryVol. 30, No. 1 (1989), pp. 165–169</ref> T1900-ൽ 160 കോടിയായിരുന്ന ലോകജനസംഖ്യ ഇപ്പോൾ 700 കോടിയാണ്.<ref>{{cite web|url=http://www.census.gov/population/popclockworld.html |title=World Population Clock – U.S. Census Bureau |publisher=U.S. Census Bureau |date= |accessdate=2011-11-18}}</ref> ===കോളറ=== ഒരു പ്രാദേശിക രോഗം എന്ന നിലയിൽ നിന്ന് ലോകത്തിൽ ഏറ്റവും വ്യാപകവും മാരകവുമായ അസുഖങ്ങളിൽ ഒന്ന് എന്ന നിലയിലേയ്ക്ക് പത്തൊൻപതാം നൂറ്റാണ്ടിൽ [[കോളറ]] മാറുകയുണ്ടായി. ദശലക്ഷക്കണക്കിനാൾക്കാർ കോളറമൂലം മരണമടഞ്ഞിട്ടുണ്ട്.<ref>.Kelley Lee (2003) "''Health impacts of globalization: towards global governance''". Palgrave Macmillan. p.131. ISBN 0-333-80254-3</ref> * [[First cholera pandemic|ആദ്യ കോളറ പാൻഡെമിക്]] 1816–1826. [[Indian subcontinent|ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ]] ഒതുങ്ങി നിന്നിരുന്ന കോളറ [[Bengal|ബംഗാളിൽ]] നിന്നു തുടങ്ങി ഇന്ത്യയാകമാനം 1820-ഓടെ പടർന്നു. 10,000 ബ്രിട്ടീഷ് സൈനികരും അസംഖ്യം ഇന്ത്യക്കാരും ഈ വ്യാധിയിൽ മരണമടഞ്ഞു.<ref>{{cite web|author=John Pike |url=http://www.globalsecurity.org/wmd/intro/bio_cholera.htm |title=Cholera- Biological Weapons |publisher=Globalsecurity.org |date= |accessdate=2010-08-26}}</ref> ഇത് [[China|ചൈന]], [[Indonesia|ഇന്തോനേഷ്യ]] [[കാസ്പിയൻ കടൽ]] മേഖല എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചു. [[Java|ജാവ]] ദ്വീപിൽ മാത്രം ഒരുലക്ഷത്തിലധികം ആൾക്കാർ മരിച്ചു. ഇതും പിന്നാലെ വന്ന പാൻഡെമിക്കുകളും ധാരാളം ആൾക്കാരുടെ മരണത്തിന് കാരണമായി. ഒന്നരക്കോടിയിലധികം ആൾക്കാർ 1817-നും 1860-നും മദ്ധ്യേ ഈ അസുഖം മൂലം ഇന്ത്യയിൽ മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. 2.3 കോടി ആൾക്കാർ 1865-നും 1917-നുമിടയിൽ ഇതേ അസുഖത്താൽ മരണമടയുകയുണ്ടായി. [[Russian Empire|റഷ്യയിൽ]] ഇതേ സമയത്ത് 20 ലക്ഷം ആൾക്കാരാണ് മരണമടഞ്ഞത്.<ref>{{cite web|author=By G. William Beardslee |url=http://www.earlyamerica.com/review/2000_fall/1832_cholera_part1.html |title=The 1832 Cholera Epidemic in New York State |publisher=Earlyamerica.com |date= |accessdate=2010-08-26}}</ref> * [[Second cholera pandemic|രണ്ടാം കോളറ പാൻഡെമിക്]] 1829–1851. അസുഖം റഷ്യയിലെത്തി. ([[Cholera Riots|കോളറ കലാപങ്ങൾ]] കാണുക). ഹങ്കറിയിൽ ഇത് ഒരുലക്ഷം മരണങ്ങൾക്ക് കാരണമായി. ജർമനിയിൽ പാൻഡെമിക് എത്തിയത് 1831-ലാണ്. ലണ്ടനിൽ 1832-ൽ അസുഖം എത്തിപ്പെട്ടു. 55,000-ലധികം ആൾക്കാർ ബ്രിട്ടനിലും അയർലാന്റിലുമായി മരിക്കുകയുണ്ടായി. <ref>{{cite web|url=http://www.ph.ucla.edu/EPI/snow/pandemic1826-37.html |title=Asiatic Cholera Pandemic of 1826–37 |publisher=Ph.ucla.edu |date= |accessdate=2010-08-26}}</ref> ഫ്രാൻസ്, [[Canada|കാനഡയിലെ]] ഒണ്ടാറിയോ, [[United States|അമേരിക്കൻ ഐക്യനാടുകളിലെ]] [[New York|ന്യൂ യോർക്ക്]] എന്നിവിടങ്ങളിലും അതേ വർഷം അസുഖം എത്തിപ്പെട്ടു.<ref>{{cite web|url=http://www.tngenweb.org/darkside/cholera.html |title=The Cholera Epidemic Years in the United States |publisher=Tngenweb.org |date= |accessdate=2010-08-26}}</ref> 1834-ൽ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖം എത്തിപ്പെട്ടു. 1848മുതൽ രണ്ടുവർഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയിൽസിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതിൽ 52,000 ആൾക്കാർ മരണമടയുകയുണ്ടായി.<ref>[https://web.archive.org/web/20080513221429/http://www.cbc.ca/health/story/2008/05/09/f-cholera-outbreaks.html Cholera's seven pandemics], cbc.ca, December 2, 2008</ref> 1832-നും 1849-നുമിടയിൽ ഒരുലക്ഷത്തി അൻപതിനായിരം അമേർക്കക്കാർ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്.<ref name=Cholera>[http://www.earlyamerica.com/review/2000_fall/1832_cholera_part2.html The 1832 Cholera Epidemic in New York State – Page 2]. By G. William Beardslee</ref> * [[Third cholera pandemic|മൂന്നാം കോളറ പാൻഡമിക്]] 1852–1860. ഇത് പ്രധാനമായും റഷ്യയെയാണ് ബാധിച്ചത്. [[Russia]] ഇവിടെ പത്തു ലക്ഷത്തിലധികം ആൾക്കാർ മരണമടഞ്ഞു. 1852-ൽ കോളറ [[Indonesia|ഇന്തോനേഷ്യയിലെത്തി]]. അവിടെനിന്നും [[China|ചൈന]], [[Japan|ജപ്പാൻ]] എന്നിവിടങ്ങളിലും അസുഖം എത്തിപ്പെട്ടു. [[Philippines|ഫിലിപ്പീൻസിൽ]] 1858-ലും [[Korea|കൊറിയയിൽ]] 1859-ലും രോഗബാധയുണ്ടായി. 1859-ൽ വീണ്ടും ബംഗാളിലുണ്ടായ അസുഖബാധ [[Iran|ഇറാൻ]], [[Iraq|ഇറാഖ്]], [[Arabia|അറേബ്യ]], റഷ്യ എന്നിവിടങ്ങളിലേയ്ക്ക് രോഗം പടരാൻ കാരണമായി. <ref>[http://www.ph.ucla.edu/epi/Snow/pandemic1846-63.html Asiatic Cholera Pandemic of 1846–63 ]. UCLA School of Public Health.</ref> 1854–55 കാലത്ത് [[സ്പെയിൻ|സ്പെയിനിൽ]] 236,000 ആൾക്കാർ ഈ അസുഖം മൂലം മരണമടഞ്ഞു.<ref>{{Cite book | first = George C. | last = Kohn | title = Encyclopedia of plague and pestilence: from ancient times to the present | url = http://books.google.com/books?id=tzRwRmb09rgC&pg=PA369&dq#v=onepage&q=&f=false | publisher = Infobase Publishing | year = 2008 | page = 369 | isbn = 0-8160-6935-2}} </ref> [[Mexico|മെക്സിക്കോയിൽ]] രണ്ടുലക്ഷം ആൾക്കാരാണ് അസുഖബാധിതരായത്.<ref>{{Cite book | first = Joseph Patrick | last = Byrne | title = Encyclopedia of Pestilence, Pandemics, and Plagues: A-M | url = http://books.google.com/books?id=5Pvi-ksuKFIC&pg=PA101&dq#v=onepage&q=&f=false | publisher = ABC-CLIO | year = 2008 | page = 101 | isbn = 0-313-34102-8 | access-date = 2013-01-03 | archive-date = 2013-05-09 | archive-url = https://web.archive.org/web/20130509082859/http://books.google.com/books?id=5Pvi-ksuKFIC&pg=PA101&dq#v=onepage&q=&f=false | url-status = dead }}</ref> * [[Fourth cholera pandemic|നാലാം കോളറ പാൻഡെമിക്]] 1863–1875. [[യൂറോപ്പ്]], [[Africa|ആഫ്രിക്ക]] എന്നിവിടങ്ങളിലാണ് അസുഖം കൂടുതലായി പടർന്നത്. 30,000-നും 90,000-നുമിടയ്ക്ക് ഹജ്ജ് യാത്രികർ ഈ അസുഖത്താൽ മരണമടയുകയുണ്ടായി. 1866-ൽ 90,000 ആൾക്കാരാണ് കോളറ മൂലം റഷ്യയിൽ മരണമടഞ്ഞത്.<ref>{{cite web |url=http://www.shtetlinks.jewishgen.org/Myadel/pandemics.htm |title=Eastern European Plagues and Epidemics 1300–1918 |publisher=Shtetlinks.jewishgen.org |date= |accessdate=2010-08-26 |archive-date=2011-06-05 |archive-url=https://web.archive.org/web/20110605143319/http://www.shtetlinks.jewishgen.org/Myadel/pandemics.htm |url-status=dead }}</ref> * 1866-ൽ വടക്കേ അമേരിക്കയിൽ ഉണ്ടായ പകർച്ചവ്യാധിയിൽ 50,000 അമേരിക്കക്കാർ മരണമടഞ്ഞു. <ref name=Cholera/> * [[Fifth cholera pandemic|അഞ്ചാം കോളറ പാൻഡെമിക്]] 1881–1896. 1883–1887 സമയത്ത് യൂറോപ്പിൽ 250,000 ആൾക്കാരും 50,000 പേരെങ്കിലും [[Americas|അമേരിക്കയിലും]] മരണമടഞ്ഞു. 1892-ൽ 267,890 ആൾക്കാർ റഷ്യൻ സാമ്രാജ്യത്തിൽ കോളറ മൂലം മരണമടഞ്ഞു;<ref>{{cite web|url=http://www.1911encyclopedia.org/Cholera |title=Cholera – LoveToKnow 1911 |publisher=1911encyclopedia.org |date=2006-10-27 |accessdate=2010-08-26}}</ref> 120,000 പേർ സ്പെയിനിലും<ref>{{cite news |url=http://query.nytimes.com/gst/abstract.html?res=9E05EED7123BE533A25753C2A9609C94619ED7CF |title=The cholera in Spain | publisher=New York Times |date=1890-06-20 |accessdate=2008-12-08}}</ref> 90,000 പേർ [[Japan|ജപ്പാനിലും]] 60,000 പേർ [[Iran|പേർഷ്യയിലും]] മരിക്കുകയുണ്ടായി. * 1892-ൽ [[Hamburg|ഹാംബർഗിലെ]] ശുദ്ധജലവിതരണസംവിധാനത്തിൽ കോളറ അണുക്കൾ എത്തിപ്പെട്ടു. ഇതുമൂലം 8606 പേർ മരണമടഞ്ഞു.<ref>{{cite book|last=Barry|first=John M.|authorlink=John M. Barry|title=The Great Influenza: The Epic Story of the Greatest Plague in History|url=https://archive.org/details/greatinfluenzaep00john|publisher=Viking Penguin|year=2004|isbn=0-670-89473-7|series=}}</ref> * [[Sixth cholera pandemic|ആറാം കോളറ പാൻഡെമിക്]] 1899–1923. ഈ അസുഖം മൂലം യൂറോപ്പിൽ വലിയ ജീവനാശമുണ്ടായില്ല. പൊതുജനാരോഗ്യപാലനം മെച്ചപ്പെട്ടതായിരുന്നു കാരണം. റഷ്യയെ ഇത്തവണയും അസുഖം വെറുതേ വിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അഞ്ചുലക്ഷം ആൾക്കാർ റഷ്യയിൽ കോളറ ബാധിച്ച് മരണമടഞ്ഞു.<ref>[http://www.britannica.com/EBchecked/topic/114078/cholera/253250/Seven-pandemics cholera :: Seven pandemics], Britannica Online Encyclopedia</ref> എട്ടു ലക്ഷത്തിലധികം ആൾക്കാരാണ് ഇതിൽ ഇന്ത്യയിൽ മരണമടഞ്ഞത്. 1902–1904 സമയത്ത് ഫിലിപ്പീൻസിൽ രണ്ടുലക്ഷത്തിലധികം ആൾക്കാർ മരണമടയുകയുണ്ടായി.<ref>{{Cite web |url=http://www3.wooster.edu/History/jgates/book-ch3.html |title=John M. Gates, Ch. 3, "The U.S. Army and Irregular Warfare" |access-date=2013-01-03 |archive-date=2014-06-29 |archive-url=https://web.archive.org/web/20140629045949/http://www3.wooster.edu/History/jgates/book-ch3.html |url-status=dead }}</ref> പത്തൊൻപതാം നൂറ്റാണ്ടു മുതൽ 1930 വരെ ഹജ്ജ് കർമത്തിനിടെ 27 തവണ കോളറ പകർച്ചവ്യാധി പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു. 1907-നും 1908-നുമിടയിൽ 20,000-ലധികം തീർത്ഥാടകർ [[ഹജ്ജ്]] കർമത്തിനിടെ കോളറ ബാധിച്ചു മരിക്കുകയുണ്ടായി.<ref>[http://www.britannica.com/EBchecked/topic/114078/cholera/253250/Seven-pandemics#ref=ref886683 Cholera (pathology)]. Britannica Online Encyclopedia.</ref> * [[Seventh cholera pandemic|ഏഴാം കോളറ പാൻഡമിക്]] 1962–66. ഇത് [[Indonesia|ഇന്തോനേഷ്യയിൽ]] നിന്നാണ് ലോകത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് പടർന്നത്. 1963-ൽ ഇത് [[Bangladesh|ബംഗ്ലാദേശിലും]], 1964-ൽ ഇന്ത്യയിലും, 1966-ൽ [[Soviet Union|സോവിയറ്റ് യൂണിയനിലും]] എത്തിപ്പെട്ടു. ===ഇൻഫ്ലുവൻസ=== [[File:WHO pandemic phases.png|thumb|[[World Health Organization|ലോകാരോഗ്യ സംഘടനയുടെ]] ഇൻഫ്ലുവൻസ പാൻഡെമിക് ജാഗ്രതാ ഫേസുകൾ]] * വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ഗ്രീക്ക് വൈദ്യനായ [[Hippocrates|ഹിപ്പോക്രേറ്റസ്]] 412 ബി.സി.യിൽ ഇൻഫ്ലുവൻസയെപ്പറ്റി വിവരിച്ചിരുന്നു. <ref>[http://who.int/inf-pr-1999/en/pr99-11.html 50 Years of Influenza Surveillance] {{Webarchive|url=https://web.archive.org/web/20090501165850/http://www.who.int/inf-pr-1999/en/pr99-11.html |date=2009-05-01 }}. ''World Health Organization''.</ref> * 1580-ലാണ് ആദ്യ ഇൻഫ്ലുവൻസ പാൻഡെമിക് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനു ശേഷം 10 മുതൽ 30 വർഷം കൂടുമ്പോൾ ഇൻഫ്ലുവൻസ പകർച്ചവ്യാധികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.<ref>[https://web.archive.org/web/20120107000431/http://www.gov.im/dhss/about/Public_Health/hp/pandemicflu/ "Pandemic Flu"]. Department of Health and Social Security.</ref><ref>Beveridge, W.I.B. (1977) ''Influenza: The Last Great Plague: An Unfinished Story of Discovery'', New York: Prodist. ISBN 0-88202-118-4.</ref><ref>{{cite journal | last = Potter | first = C.W. | authorlink = C.W. Potter | title = A History of Influenza | journal = Journal of Applied Microbiology | volume = 91 | issue = 4 | pages = 572–579 | year = 2001 | month = October | url = https://doi.org/10.1046/j.1365-2672.2001.01492.x | doi = 10.1046/j.1365-2672.2001.01492.x | accessdate = 2006-08-20 | pmid = 11576290 }} </ref> * "[[Influenza A virus subtype H2N2|ഏഷ്യാറ്റിക് ഫ്ലൂ]]" എന്ന അസുഖം 1889–1890 കാലത്താണ് പടർന്നുപിടിച്ചത്. 1889 മേയ് മാസത്തിൽ ഉസ്ബെക്കിസ്ഥാനിലെ ബുഘാര എന്ന സ്ഥലത്താണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1889 ഡിസംബറിൽ ഇത് വടക്കേ അമേരിക്കയിൽ എത്തിപ്പെട്ടു. 1890 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ തെക്കേ അമേരിക്കയും അസുഖബാധിതമായി. 1890 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ അസുഖം ഇന്ത്യയിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഓസ്ട്രേലിയയിലും എത്തി. [[H2N8]] എന്നയിനം ഫ്ലൂ വൈറസ് ആയിരുന്നു രോഗകാരി എന്നാണ് വിശ്വസിക്കുന്നത്. അസുഖം ബാധിക്കുന്നവരിലെ മരണനിരക്ക് ഈ അസുഖത്തിൽ വളരെക്കൂടുതലായിരുന്നു. പത്തുലക്ഷത്തോ‌ളം ആൾക്കാർ ഈ പാൻഡെമിക്കിൽ മരണമടഞ്ഞു. <ref>[http://www.cidrap.umn.edu/cidrap/content/influenza/panflu/biofacts/panflu.html CIDRAP] {{Webarchive|url=https://web.archive.org/web/20110927081541/http://www.cidrap.umn.edu/cidrap/content/influenza/panflu/biofacts/panflu.html |date=2011-09-27 }} article ''Pandemic Influenza'' Last updated 29 May 2008</ref> * [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്റെ]] അവസാനസമയത്താണ് (1918–1919) "[[Spanish flu|സ്പാനിഷ് ഫ്ലൂ]]" എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ പാൻഡെമിക് പടർന്നുപിടിച്ചത്. 1918-ൽ കൻസാസിലെ ഫോർട്ട് റൈലിയിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1918 ഒക്റ്റോബറോടെ ഇത് ലോകമാസകലം ബാധിക്കുന്ന ഒരു പാൻഡെമിക്കായി മാറി. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് (50 കോടിയോളം ആൾക്കാർ) അസുഖബാധിതരായി എന്നാണ് അനുമാനിക്കപ്പെടുന്നത്.<ref name="Taubenberger"/> അസാധാരണമാം വിധം മാരകമായിരുന്ന ഈ അസുഖം പെട്ടെന്നു തുടങ്ങുകയും പെട്ടെന്ന് അവസാനിക്കുകയുമായിരുന്നു. 18 മാസത്തിനുള്ളിൽ ഇത് പൂർണ്ണമായി അപ്രത്യക്ഷമായി.<ref name = "Taubenberger"> {{cite journal |author=Taubenberger JK, Morens DM |journal=Emerg Infect Dis |year=2006 |month=January |url=http://www.cdc.gov/ncidod/eid/vol12no01/05-0979.htm |title=1918 Influenza: the mother of all pandemics |volume=12 |issue=1 |publisher=[[Centers for Disease Control and Prevention]] (CDC) |doi= |pmid=16494711 |pages=15–22 }}</ref> ചില കണക്കുകൾ പ്രകാരം ലോകത്തിൽ ഈ അസുഖം മൂലം മരിച്ചവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്.<ref>[http://www.sciencedaily.com/articles/s/spanish_flu.htm Spanish flu] {{Webarchive|url=https://web.archive.org/web/20120513073334/http://www.sciencedaily.com/articles/s/spanish_flu.htm |date=2012-05-13 }}, ScienceDaily</ref> ഇന്ത്യയിൽ ഏകദേശം ഒരു കോടി എഴുപതുലക്ഷം ആൾക്കാർ മരിച്ചു.<ref>[http://1918.pandemicflu.gov/the_pandemic/index.htm The Great Pandemic: The United States in 1918–1919] {{Webarchive|url=https://web.archive.org/web/20111126082941/http://1918.pandemicflu.gov/the_pandemic/index.htm |date=2011-11-26 }}, U.S. Department of Health & Human Services.</ref> ഈ വൈറസ് ശാസ്ത്രജ്ഞന്മാർ പുനഃസൃഷ്ടിച്ചിട്ടുണ്ട്. [[H1N1]] വൈറസിന് പഴയ ഫ്ലൂ വൈറസുമായി ചെറിയതും പക്ഷേ പ്രധാനവുമായ ഒരു സാമ്യമുണ്ടത്രേ. <ref>{{Cite web |url=http://www.scientificamerican.com/blog/post.cfm?id=h1n1-shares-key-similar-structures-2010-03-24 |title=ആർക്കൈവ് പകർപ്പ് |access-date=2013-01-05 |archive-date=2011-03-19 |archive-url=https://web.archive.org/web/20110319175655/https://www.scientificamerican.com/blog/post.cfm?id=h1n1-shares-key-similar-structures-2010-03-24 |url-status=dead }}</ref> * 1957-58 കാലത്തെ "[[Asian Flu|ഏഷ്യൻ ഫ്ലൂ]]", H2N2 എന്ന തരം വൈറസാണുണ്ടാക്കിയത്. ഇത് ചൈനയിലാണ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ലോകമാസകലം ഇരുപതു ലക്ഷത്തോളം ആൾക്കാർ ഈ അസുഖം മൂലം മരണമടയുകയുണ്ടായി.<ref>[http://news.bbc.co.uk/2/hi/health/8017585.stm Q&A: Swine flu]. ''BBC News.'' April 27, 2009.</ref> * 1968–69 കാലത്താണ് "[[Hong Kong Flu|ഹോങ്ക് കോങ് ഫ്ലൂ]]" പടർന്നുപിടിച്ചത്. H3N2 ഇനത്തിൽ പെട്ട വൈറസായിരുന്നു രോഗകാരി. പത്തു ലക്ഷത്തോളം ആൾക്കാർ ഈ അസുഖം മൂലം ലോകത്ത് മരണമടഞ്ഞു എന്നാണ് കണക്കാക്കപ്പെടുന്നത്.<ref>{{cite news|url=http://www.jsonline.com/news/usandworld/43705182.html|title=World health group issues alert Mexican president tries to isolate those with swine flu|date=April 25, 2009|publisher=Associate Press|accessdate=2009-04-26}}</ref> രോഗകാരിയായ ഇൻഫ്ലുവൻസ എ വൈറസ് ([[H3N2]]) ഇപ്പോഴും അസുഖങ്ങളുണ്ടാക്കുന്നുണ്ട്. ===ടൈഫസ്=== [[Typhus|ടൈഫസ്]] എന്ന അസുഖം സാമൂഹികക്കുഴപ്പങ്ങളുണ്ടാകുമ്പോഴാണ് തല പൊക്കുന്നത്. ''ക്യാമ്പ് ഫീവർ, ജയിൽ ഫീവർ, ഷിപ്പ് ഫീവർ'' എന്നീ പേരുകളിൽ ഈ അസുഖം കാണപ്പെടാൻ കാരണം മനുഷ്യർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അസുഖം തലപൊക്കുന്നതുകൊണ്ടാണ്. [[Crusades|കുരിശുയുദ്ധങ്ങളുടെ]] കാലത്താണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. യൂറോപ്പിൽ ആദ്യമായി അസുഖം 1489-ൽ സ്പെയിനിലാണ് നാശം വിതച്ചത്. ക്രിസ്ത്യൻ സൈനികരും മുസ്ലീമുകളും തമ്മിൽ [[Granada|ഗ്രാനഡയിൽ]] വച്ചു നടന്ന യുദ്ധസമയത്തായിരുന്നു ഇത്. സ്പെയിനിന്റെ 3,000 സൈനികർ യുദ്ധത്തിലും 20,000 പേർ ടൈഫസ് അസുഖം മൂലവുമാണ് മരിച്ചത്. 1528-ൽ 18000 ഫ്രഞ്ച് സൈനികർ [[Italy|ഇറ്റലിയിൽ]] വച്ച് ഈ അസുഖം മൂലം മരണമടഞ്ഞു. ഫ്രാൻസിന് ഇറ്റലിക്കുമേലുണ്ടായിരുന്ന ആധിപത്യം ഇതോടെ സ്പെയിനിന് അടിയറവയ്ക്കേണ്ടിവന്നു. 1542-ൽ ഓട്ടോമാൻ സാമ്രാജ്യത്തോട് യുദ്ധം ചെയ്യുകയായിരുന്ന 30,000 സൈനികർ ബാൾക്കൻ മേഖലയിൽ വച്ച് ടൈഫസ് മൂലം മരണമടഞ്ഞിരുന്നു. [[Thirty Years' War|മുപ്പതുവർഷ യുദ്ധത്തോടനുബന്ധിച്ച്]] (1618–1648), ഏകദേസം 80 ലക്ഷം ജർമനിക്കാർ ബ്യൂബോണിക് പ്ലേഗും ടൈഫസും കാരണം മരണമടഞ്ഞിരുന്നു.<ref>[http://www.time.com/time/magazine/article/0,9171,794989,00.html War and Pestilence] {{Webarchive|url=https://web.archive.org/web/20090921004137/http://www.time.com/time/magazine/article/0,9171,794989,00.html |date=2009-09-21 }}. ''TIME.'' April 29, 1940</ref> 1812-ൽ റഷ്യയിൽ വച്ച് [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപ്പോളിയന്റെ]] മഹത്തായ സൈന്യം നശിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ടൈഫസ് ആയിരുന്നു. 450,000 സൈനികർ യുദ്ധത്തിനു പുറപ്പെട്ടെങ്കിലും 40,000 പേർ മാത്രമാണ് സൈനികച്ചിട്ടയിൽ തിരിച്ചെത്തിയത്.<ref>See a large copy of the chart here: http://www.adept-plm.com/Newsletter/NapoleonsMarch.htm {{Webarchive|url=https://web.archive.org/web/20110707083235/http://www.adept-plm.com/Newsletter/NapoleonsMarch.htm |date=2011-07-07 }}, but discussed at length in Edward Tufte, ''The Visual Display of Quantitative Information'' (London: Graphics Press, 1992)</ref> 1813-ന്റെ തുടക്കത്തിൽ നെപ്പോളിയൻ 500,000 സൈനികരെ റഷ്യയിലെ നാശം മറികടക്കാനായി പുതുതായി നിയമിച്ചു. ആ വർഷം 219,000 സൈനികർ ടൈഫസ് ബാധിച്ചുമരിച്ചു.<ref name=Typhus/> [[Irish Potato Famine|അയർലാന്റിലെ പൊട്ടറ്റോ ഫാമിൻ]] കാരണമുണ്ടായ മരണങ്ങലിൽ ഒരു ഭാഗം ടൈഫസ് മൂലമായിരുന്നു. [[World War I|ഒന്നാം ലോകമഹായുദ്ധസമയത്ത്]] ടൈഫസ് ഉദ്ദേശം 150,000 മരണങ്ങൾ [[Serbia|സെർബിയയിൽ]] നടക്കാൻ കാരണമായി. 1918 മുതൽ 1922 വരെ ഉദ്ദേശം രണ്ടരക്കോടി ടൈഫസ് രോഗബാധയും 30 ലക്ഷം മരണങ്ങളും റഷ്യയിലുണ്ടായതായി കണക്കാക്കപ്പെടുന്നു.<ref name=Typhus>{{cite web |url=http://entomology.montana.edu/historybug/TYPHUS-Conlon.pdf |format=PDF |title=The historical impact of epidemic typhus |author=Joseph M. Conlon |accessdate=2009-04-21 |archive-date=2010-06-11 |archive-url=https://web.archive.org/web/20100611213940/http://entomology.montana.edu/historybug/TYPHUS-Conlon.pdf |url-status=dead }}</ref> നാസി കോൺസൺ‌ട്രേഷൻ ക്യാമ്പുകളിലെ ധാരാളം മരണങ്ങൾ ടൈഫസ് മൂലമായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്തെ യുദ്ധക്കുറ്റവാളികളെ പാർപ്പിച്ചിരുന്ന റഷ്യൻ ക്യാമ്പുകളിലും ടൈഫസ് മൂലം ധാരാളം മരണങ്ങളുണ്ടായിട്ടുണ്ട്. റഷ്യയുടെ തടവിലുണ്ടായിരുന്ന 57 ലക്ഷം നാസികളിൽ 35 ലക്ഷം പേർ ടൈഫസ് മൂലം മരിച്ചുവത്രേ.<ref>[http://www.historynet.com/soviet-prisoners-of-war-forgotten-nazi-victims-of-world-war-ii.htm Soviet Prisoners of War: Forgotten Nazi Victims of World War II] By Jonathan Nor, TheHistoryNet</ref> ===വസൂരി=== [[Variola virus|വേരിയോള]] എന്ന രോഗാണു മൂലമുണ്ടാകുന്ന പകർച്ചാസ്വഭാവമുള്ള അസുഖമാണ് വസൂരി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന സമയത്ത് നാലുലക്ഷം യൂറോപ്യന്മാർ ഓരോ വർഷവും ഈ അസുഖം മൂലം മരണമടയുന്നുണ്ടായിരുന്നു.<ref>[http://www.ncbi.nlm.nih.gov/books/bv.fcgi?rid=vacc.chapter.3 Smallpox and Vaccinia]. ''National Center for Biotechnology Information.''</ref> ഇരുപതാം നൂറ്റാണ്ടിൽ 30 മുതൽ 50 കോടി വരെ മരണം വസൂരി കാരണമായി ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.<ref>{{cite web |url=http://ucdavismagazine.ucdavis.edu/issues/su06/feature_1b.html |title=UC Davis Magazine, Summer 2006: Epidemics on the Horizon |accessdate=2008-01-03 |work= |archive-date=2008-12-11 |archive-url=https://web.archive.org/web/20081211181455/http://ucdavismagazine.ucdavis.edu/issues/su06/feature_1b.html |url-status=dead }}</ref><ref>[http://www.sciencedaily.com/releases/2008/01/080131122956.htm How Poxviruses Such As Smallpox Evade The Immune System], ScienceDaily, February 1, 2008</ref> 1950-കളിൽ പോലും അഞ്ചു കോടി വീതം വസൂരി രോഗ കേസുകൾ ഓരോ വർഷവും ലോകത്തിൽ ഉണ്ടാകുന്നുണ്ടായിരുന്നു.<ref>[https://web.archive.org/web/20070921235036/http://www.who.int/mediacentre/factsheets/smallpox/en/ "Smallpox"]. ''WHO Factsheet.'' Retrieved on 2007-09-22.</ref> പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നടന്ന പ്രതിരോധ കുത്തിവയ്പ്പ് പരിപാടികൾ കാരണം 1979 ഡിസംബറിൽ വസൂരി നിർമാർജ്ജനം ചെയ്യപ്പെട്ടു. നാളിതുവരെ പൂർണ്ണമായി ഇല്ലാതാക്കപ്പെട്ട ഒരേയൊരു അസുഖം വസൂരിയാണ്.<ref>{{cite journal | author = De Cock KM | title = (Book Review) The Eradication of Smallpox: Edward Jenner and The First and Only Eradication of a Human Infectious Disease | url = http://www.nature.com/nm/journal/v7/n1/full/nm0101_15b.html| journal = Nature Medicine | year = 2001 | volume = 7 | pages = 15–6 | doi = 10.1038/83283 | issue=1}}</ref> ===മീസിൽസ്=== [[measles|മീസിൽസ്]] പകരുവാനുള്ള സാദ്ധ്യത ഏറെയുള്ള അസുഖമാണ്. 90% ആൾക്കാരെയും പതിനഞ്ചു വയസ്സിനുള്ളിൽ മീസിൽസ് ബാധിക്കാറുണ്ട്. 1963-ൽ വാക്സിൻ തുടങ്ങും മുൻപ് വർഷം തോറും 30 ലക്ഷം മുതൽ 40 ലക്ഷം വരെ കേസുകൾ എല്ലാ വർഷവും അമേരിക്കയിൽ ഉണ്ടാകുമായിരുന്നു.<ref name=autogenerated1>Center for Disease Control & National Immunization Program. Measles History, article online 2001. Available from http://www.cdc.gov.nip/diseases/measles/history.htm{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> കഴിഞ്ഞ 150 വർഷം കൊണ്ട് മീസിൽസ് ബാധ കാരണം ലോകത്ത് 20 കോടി ആൾക്കാർ മരിച്ചിട്ടുണ്ടാവും എന്ന് കരുതപ്പെടുന്നു.<ref name=Measles/> 2000-ൽ മാത്രം മീസിൽസ് ബാധ കാരണം ലോകത്ത് 777,000 ആൾക്കാർ മരിച്ചിട്ടുണ്ട്. ആ വർഷം ലോകത്ത് 4 കോടി മീസിൽസ് കേസുകളുണ്ടായിരുന്നു.<ref>{{cite journal |author=Stein CE, Birmingham M, Kurian M, Duclos P, Strebel P |title=The global burden of measles in the year 2000—a model that uses country-specific indicators |journal=J. Infect. Dis. |volume=187 |issue=Suppl 1 |pages=S8–14 |year=2003 |month=May |pmid=12721886 |doi=10.1086/368114 }}</ref> മീസിൽസ് മനുഷ്യ സമൂഹങ്ങളിൽ സ്ഥിരമായി നിലനിൽക്കുന്ന തരം അസുഖമാണ് ([[endemic disease|എൻഡെമിക് അസുഖം]]). ഇതുകാരണം ധാരാളം ആൾക്കാർക്ക് അസുഖത്തിനെതിരേ പ്രതിരോധശേഷിയുണ്ടാവും. ജനങ്ങൾക്ക് പ്രതിരോധശേഷിയില്ലാത്ത സ്ഥലങ്ങളിൽ മീസിൽസ് പുതുതായി എത്തിപ്പെട്ടാലുണ്ടാകുന്ന വിപത്ത് കടുത്തതായിരിക്കും. 1529-ൽ [[Cuba|ക്യൂബയിൽ]] ഉണ്ടായ മീസിൽസ് ബാധയിൽ ജനങ്ങളിൽ മൂന്നിൽ രണ്ടാൾക്കാർ മരിച്ചുപോയി. ഇവർ ഇതിനു മുൻപുണ്ടായ വസൂരി ബാധയെ അതിജീവിച്ചവരായിരുന്നു.<ref>''Man and Microbes: Disease and Plagues in History and Modern Times''; by Arno Karlen</ref> ഈ അസുഖം [[Mexico|മെക്സിക്കോ]], [[Central America|മദ്ധ്യ അമേരിക്ക]], [[Inca|ഇൻക]] ജനത എന്നിവയ്ക്ക് വമ്പിച്ച നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.<ref>[http://www.millersville.edu/~columbus/data/art/RUVALCA1.ART "Measles and Small Pox as an Allied Army of the Conquistadors of America"] {{Webarchive|url=https://web.archive.org/web/20090502200745/http://www.millersville.edu/~columbus/data/art/RUVALCA1.ART |date=2009-05-02 }} by Carlos Ruvalcaba, translated by Theresa M. Betz in "Encounters" (Double Issue No. 5-6, pp. 44–45)</ref> ===ക്ഷയം=== ക്ഷയരോഗകാരിയായ [[Mycobacterium tuberculosis|മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ്]] എന്ന അണു ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ആൾക്കാരിലും കാണപ്പെടുന്നു. ഒരു സെക്കന്റിൽ ഒരാൾക്കെന്ന നിരക്കിൽ ഈ രോഗാണു പുതിയ ആൾക്കാരെ ബാധിക്കുന്നുമുണ്ട്.<ref name="WHO2004data">[[World Health Organization]] (WHO). [http://www.who.int/mediacentre/factsheets/fs104/en/index.html Tuberculosis Fact sheet N°104 – Global and regional incidence.] March 2006, Retrieved on 6 October 2006.</ref> ഇത്തരം രോഗാണുബാധയുടെ 5–10% ആൾക്കാർക്ക് ഭാവിയിൽ ക്ഷയരോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട് (രോഗാണു ബാധിച്ച എല്ലാവർക്കും രോഗമുണ്ടാവില്ല). അസുഖമുണ്ടായിക്കഴിഞ്ഞാൽ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പകുതിപ്പേരും മരിച്ചുപോകും. വർഷം തോറും 80 ലക്ഷം ആൾക്കാർക്ക് [[ക്ഷയം|ക്ഷയരോഗബാധ]] ഉണ്ടാകുന്നുണ്ട്. 20 ലക്ഷം ആൾക്കാർ ഈ അസുഖം മൂലം ലോകമാസകലം വർഷം തോറും മരിക്കുന്നുണ്ട്.<ref name="CDC">[[Centers for Disease Control]]. [http://www.cdc.gov/od/oc/Media/pressrel/fs050317.htm Fact Sheet: Tuberculosis in the United States.] 17 March 2005, Retrieved on 6 October 2006.</ref> പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലെ പ്രായപൂർത്തിയായവരിൽ നാലിലൊന്ന് മരിച്ചിരുന്നത് ക്ഷയരോഗം കാരണമായിരുന്നു.<ref>[http://www.cdc.gov/TB/pubs/mdrtb/default.htm Multidrug-Resistant Tuberculosis]. ''Centers for Disease Control and Prevention.''</ref> 1918-ലും ഫ്രാൻസിൽ ആറു മരണങ്ങളിൽ ഒന്നിനു കാരണം ക്ഷയരോഗമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ജനസംഖ്യയുടെ 70 മുതൽ 90% വരെയാൾക്കാരെയും ക്ഷയരോഗാണു ബാധിച്ചിരുന്നു. പട്ടണങ്ങളിലെ തൊഴിലാളികളിൽ 40% പേരും മരിച്ചിരുന്നത് ക്ഷയരോഗം കാരണമായിരുന്നു.<ref>[http://ocp.hul.harvard.edu/contagion/tuberculosis.html Tuberculosis in Europe and North America, 1800–1922]. ''The Harvard University Library, Open Collections Program: Contagion.''</ref> ഇറ്റുപതാം നൂറ്റാണ്ടിൽ പത്തു കോടി ആൾക്കാർ ക്ഷയരോഗം കാരണം മരിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.<ref name=Measles>{{cite web |url=http://birdflubook.com/a.php?id=40&t=p |title=Torrey EF and Yolken RH. 2005. Their bugs are worse than their bite. Washington Post, April 3, p. B01 |publisher=Birdflubook.com |date= |accessdate=2010-08-26 |archive-date=2013-04-28 |archive-url=https://www.webcitation.org/6GCwhaHD6?url=http://birdflubook.com/a.php?id=40 |url-status=dead }}</ref> വികസ്വരരാജ്യങ്ങളിൽ ഇപ്പോഴും ക്ഷയരോഗം പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്.<ref>[http://www.nature.com/nri/journal/v5/n8/abs/nri1666.html Immune responses to tuberculosis in developing countries: implications for new vaccines]. ''Nature Reviews Immunology'' 5, 661–667 (August 2005).</ref> എയ്ഡ്സിന്റെ വരവ് വികസിത രാജ്യങ്ങളിലും ക്ഷയരോഗം പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. ===കുഷ്ടരോഗം=== ''[[Mycobacterium leprae|മൈകോബാക്ടീരിയം ലെപ്രേ]]'' എന്ന രോഗാണുവാണ് [[Leprosy|കുഷ്ടരോഗത്തിന്റെ]] രോഗകാരി. രോഗാണുബാധയുണ്ടായി രോഗം വരാൻ അഞ്ചുവർഷമോ അതിൽ കൂടുതലോ എടുക്കുന്ന തരം [[chronic disease|ക്രോണിക് അസുഖമാണിത്]]. 1985-നു ശേഷം ഒന്നരക്കോടി ആ‌ൾക്കാരെ ഈ രോഗത്തിൽ നിന്ന് ചികിത്സ മൂലം രക്ഷപെടുത്തിയിട്ടുണ്ട്. <ref>[http://news.bbc.co.uk/2/hi/health/6522023.stm Leprosy 'could pose new threat']. BBC News. April 3, 2007.</ref> 2002-ൽ, 763,917 പുതിയ കേസുകൾ കണ്ടുപിടിക്കപ്പെട്ടു. പത്തു ലക്ഷത്തിനും ഇരുപതു ലക്ഷത്തിനുമിടയിൽ ആ‌ൾക്കാർ ലെപ്രസി ബാധ കാരണം വികലാംഗരായിട്ടുണ്ടാവുമെന്ന് കരുതപ്പെടുന്നു.<ref>[http://www.cdc.gov/nczved/dfbmd/disease_listing/leprosy_ti.html Leprosy (Hansen's Disease)].''Centers for Disease Control and Prevention (CDC).''</ref> 600 മുതൽക്കെങ്കിലും ആൾക്കാരെ കുഷ്ടരോഗം ബാധിച്ചിരുന്നു എന്നതിന് ചരിത്രത്തിൽ തെളിവുകളുണ്ട്. ചൈന, ഈജിപ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലെ പുരാതന സംസ്കാരങ്ങൾ ഈ അസുഖത്തെ തിരിച്ചറിഞ്ഞിരുന്നു.<ref name=WHO_Factsheet>{{cite web | title = Leprosy | work = WHO | url = http://www.who.int/mediacentre/factsheets/fs101/en/ | accessdate = 2007-08-22}}</ref> [[High Middle Ages|ഉന്നത മദ്ധ്യകാലഘട്ടത്തിൽ]] പശ്ചിമ യൂറോപ്പിൽ ഇതിനു മുൻപുണ്ടായിട്ടില്ലാത്തവിധം കുഷ്ടരോഗബാധ പൊട്ടിപ്പുറപ്പെടുകയുണ്ടായി.<ref>[https://web.archive.org/web/20120119062514/http://findarticles.com/p/articles/mi_m0IMR/is_1-2_81/ai_n16701818/ "Medieval leprosy reconsidered"]. ''International Social Science Review'', Spring-Summer, 2006, by Timothy S. Miller, Rachel Smith-Savage.</ref><ref>{{cite journal |author=Boldsen JL |title=Leprosy and mortality in the Medieval Danish village of Tirup |journal=Am. J. Phys. Anthropol. |volume=126 |issue=2 |pages=159–68 |year=2005 |month=February |pmid=15386293 |doi=10.1002/ajpa.20085 |url=http://www3.interscience.wiley.com/journal/108564968/abstract |access-date=2013-01-05 |archive-date=2012-12-16 |archive-url=https://archive.today/20121216134249/http://www3.interscience.wiley.com/journal/108564968/abstract |url-status=dead }}</ref> കുഷ്ടരോഗികളെ ചികിത്സിക്കുന്ന പല ആശുപത്രികളും ഈ സമയത്ത് ഉയർന്നുവരുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ സമയങ്ങളിൽ 19,000 ആശുപത്രികൾ യൂറോപ്പിലുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. <ref>{{CathEncy|wstitle=Leprosy}}</ref> ===മലേറിയ=== ഭൂമദ്ധ്യരേഖാപ്രദേശത്തും അതിനടുത്തുള്ള പ്രദേശങ്ങളിലും [[Malaria|മലേറിയ]] വ്യാപകമാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളുടെയും ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളുടെയും ഭാഗങ്ങളിൽ ഈ അസുഖം വ്യാപകമായി കാണപ്പെടുന്നു. എല്ലാ വർഷവും ഉദ്ദേശം 35 കോടി മുതൽ 50 കോടി വരെ മലേറിയ കേസുകളുണ്ടാകാറുണ്ട്.<ref>[http://www.cdc.gov/malaria/facts.htm Malaria Facts]. ''Centers for Disease Control and Prevention.''</ref> ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മലേറിയ ചികിത്സയുടെ ഒരു പ്രധാന വെല്ലുവിളി മരുന്നുകൾക്കെതിരേ രോഗകാരി നേടുന്ന പ്രതിരോധശേഷിയാണ്. ആർട്ടെമിസിനിൻ എന്ന മരുന്നൊഴികെ ബാക്കി മിക്ക മരുന്നുകൾക്കെതിരേയും പ്രതിരോധം വ്യാപകമായി കണ്ടുവരുന്നുണ്ട്.<ref>{{cite journal |author=White NJ |title=Antimalarial drug resistance |journal=J. Clin. Invest. |volume=113 |issue=8 |pages=1084–92 |year=2004 |month=April |pmid=15085184 |pmc=385418 |doi=10.1172/JCI21682}}</ref> യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ പണ്ട് മലേറിയ സാധാരണയായി കാണപ്പെട്ടിരുന്നു. ഇപ്പോൾ ഇവിടങ്ങളിൽ നിന്ന് ഈ അസുഖം തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്.<ref>[http://www.cambridge.org/catalogue/catalogue.asp?isbn=9780511254819&ss=exc Vector- and Rodent-Borne Diseases in Europe and North America]. Norman G. Gratz. ''World Health Organization, Geneva.''</ref> റോമാ സാമ്രാജ്യത്തിന്റെ തളർച്ചയ്ക്ക് മലേറിയ ഒരു കാരണമായിരുന്നിരിക്കാം.<ref>[http://news.bbc.co.uk/2/hi/science/nature/1180469.stm DNA clues to malaria in ancient Rome]. ''BBC News.'' February 20, 2001.</ref> ഈ അസുഖത്തിന് റോമൻ ഫീവർ എന്ന് പേരുണ്ടായിരുന്നു. <ref>[https://web.archive.org/web/20030418065806/http://www.abc.net.au/rn/talks/perspective/stories/s776423.htm "Malaria and Rome"]. Robert Sallares. ''ABC.net.au.'' January 29, 2003.</ref> അടിമ വ്യാപാരത്തിനൊപ്പമാണ് ''[[Plasmodium falciparum|പ്ലാസ്മോഡിയം ഫാൽസിപ്പാറം]]'' എന്ന മലേറിയ രോഗകാരി (മറ്റു സ്പീഷീസ് രോഗകാരികളുമുണ്ട്) അമേരിക്കയിൽ എത്തിപ്പെട്ടത്. വിർജീനിയയിലെ ജേംസ്ടൗൺ എന്ന കോളനി തകർത്തത് മലേറിയ എന്ന അസുഖമാണ്. 1830-കളോടെ ഈ അസുഖം പസഫിക് തീരത്തെത്തിയിരുന്നു.<ref>[http://www.washington.edu/uwired/outreach/cspn/Website/Course%20Index/Lessons/7/7.html "The Changing World of Pacific Northwest Indians"] {{Webarchive|url=https://web.archive.org/web/20090619083534/http://www.washington.edu/uwired/outreach/cspn/Website/Course%20Index/Lessons/7/7.html |date=2009-06-19 }}. ''Center for the Study of the Pacific Northwest, University of Washington.''</ref> അമേരിക്കൻ ആഭ്യന്തരയുദ്ധസമയത്ത് രണ്ടു വശത്തുനിന്നുമുള്ള സൈനികർക്കായി 12 ലക്ഷം പേർക്ക് മലേറിയ ബാധ വന്നിരുന്നു.<ref>{{cite web|url=http://www.infoplease.com/cig/dangerous-diseases-epidemics/malaria.html |title=A Brief History of Malaria |publisher=Infoplease.com |date= |accessdate=2010-08-26}}</ref> അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ 1930 കൾ വരെ ദശലക്ഷക്കണക്കിന് മലേറിയ ബാധകൾ ഉണ്ടാകുമായിരുന്നു. <ref>[http://ngm.nationalgeographic.com/ngm/0707/feature1/text3.html Malaria]. By Michael Finkel. ''National Geographic Magazine.''</ref> ===മഞ്ഞപ്പനി=== [[Yellow fever|മഞ്ഞപ്പനി]] പലവട്ടം വിനാശകരമായ പകർച്ചവ്യാധികൾ ഉണ്ടാക്കിയിട്ടുണ്ട്. <ref>[http://www.1911encyclopedia.org/Yellow_Fever Yellow Fever – LoveToKnow 1911].</ref> ന്യൂ യോർക്ക്, ഫിലാഡെൽഫിയ, ബോസ്റ്റൺ എന്നീ വടക്കൻ നഗരങ്ങളിൽ വരെ ഈ അസുഖം എത്തിയിട്ടുണ്ട്. 1793-ൽ അമേരിക്ക കണ്ടിട്ടുള്ള മഞ്ഞപ്പനി ബാധകളിൽ ഏറ്റവും മാരകമായ ഒന്നിൽ ഫിലാഡെൽഫിയയുടെ 10% ജനസംഖ്യ (5,000) പേർ മഞ്ഞപ്പനിക്കിരയായി.<ref>{{cite web | last=Arnebeck | first=Bob | title=A Short History of Yellow Fever in the US | work=Benjamin Rush, Yellow Fever and the Birth of Modern Medicine | date=January 30, 2008 | url=http://www.geocities.com/bobarnebeck/history.html | accessdate=04-12-2008 | archiveurl=https://web.archive.org/web/20071107163908/http://www.geocities.com/bobarnebeck/history.html | archivedate=2007-11-07 | url-status=live }}</ref> പ്രസിഡന്റ് [[ജോർജ് വാഷിംഗ്ടൺ|ജോർജ്ജ് വാഷിംഗ്ടൺ]] ഉൾപ്പെടെ ജനങ്ങളിൽ പകുതിപ്പേരും നാടുവിട്ട് ഓടിപ്പോയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സ്പെയിനിൽ 300,000 ആൾക്കാർ മഞ്ഞപ്പനി ബാധിച്ച് മരിച്ചിട്ടുള്ളതായി കണക്കാക്കുന്നു. <ref>[http://www.iberianature.com/material/tigermosquito.htm Tiger mosquitoes and the history of yellow fever and dengue in Spain] {{Webarchive|url=https://web.archive.org/web/20170804192609/http://www.iberianature.com/material/tigermosquito.htm |date=2017-08-04 }}.</ref> കോളനി വാഴ്ച്ചക്കാലത്ത് പടിഞ്ഞാറൻ ആഫ്രിക്ക മലേറിയ, മഞ്ഞപ്പനി എന്നീ അസുഖങ്ങൾ കാരണം ''വെള്ളക്കാരന്റെ ശവക്കുഴി'' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. <ref>[http://www.nytimes.com/1995/10/15/weekinreview/the-world-africa-s-nations-start-to-be-theirbrothers-keepers.html Africa's Nations Start to Be TheirBrothers' Keepers]. The New York Times, October 15, 1995.</ref> ===കാരണമറിയാത്തവ=== വളരെ ഗുരുതരമായിരുന്നുവെങ്കിലും പൂർണ്ണമായി അപ്രത്യക്ഷമായ ചില അസുഖങ്ങളുണ്ട്. ഈ അസുഖങ്ങളുടെ കാരണമെന്താണെന്നു പോലും ഇപ്പോൾ അറിവില്ല. ''[[Sweating sickness|ഇംഗ്ലീഷ് വിയർപ്പ്]]'' എന്നു വിളിക്കപ്പെട്ടിരുന്ന ഒരസുഖം പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിനെ ബാധിച്ചിരുന്നു. ഞൊടിയിടയിൽ ഇത് ആൾക്കാരെ കീഴ്പ്പെടുത്തിയിരുന്നുവത്രേ. ബ്യൂബോണിക് പ്ലേഗ് എന്ന അസുഖത്തേക്കാൾ ഭയമുളവാക്കിയിരുന്ന ഈ അസുഖം എന്തുകൊണ്ടാണ് വന്നതെന്നത് ഇപ്പോഴും അജ്ഞാതമാണ്. == ഭാവിയിൽ ഉണ്ടായേക്കാവുന്ന പാൻഡെമിക്കുകൾ സംബന്ധിച്ചുള്ള വ്യാകുലതകൾ == === വൈറൽ ഹെമറാജിക് പനികൾ === [[Lassa fever virus|ലാസ്സ ഫീവർ വൈറസ്]], [[Rift Valley fever|റിഫ്റ്റ് വാലി പനി]], [[Marburg virus|മാർബർഗ് വൈറസ്]], [[Ebola|എബോള വൈറസ്]], [[Bolivian hemorrhagic fever|ബൊളീവിയൻ ഹെമറാജിക് പനി]] എന്നിവ വലിയതോതിൽ പകരുന്നവയും വളരെ മാരകവുമായ അസുഖങ്ങളാണ്. ഇവ പാൻഡെമിക്കുകളാകാൻ സാദ്ധ്യതയുണ്ട്. രോഗബാധിതരായ ആൾക്കാർക്ക് രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു മുൻപുള്ള ഇടവേള വളരെക്കുറവാണ് എന്നതാണ് ഈ അസുഖം പാൻഡെമിക് തലത്തിൽ പകരാത്തതിന്റെ ഒരു കാരണം. രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയവരെ ഒറ്റപ്പെടുത്തി പകർച്ച തടയുക എളുപ്പമാണ്. എങ്കിലും മ്യൂട്ടേഷനുകളിലൂടെ ഈ അസുഖങ്ങൾ പകരുവാനുള്ള ശേഷി കൂടുതലായി നേടിയെടുത്തേക്കാം. === ആന്റീബയോട്ടിക് മരുന്നുകളോടുള്ള പ്രതിരോധം === ആന്റീബയോട്ടിക് മരുന്നുകൾ ബാധിക്കാത്ത ചില രോഗകാരികൾ ഇപ്പോൾ നിയന്ത്രണത്തിലായ പല അസുഖങ്ങളുടെയും തിരിച്ചുവരവിന് കാരണമായേക്കാം.<ref>[http://www.pasteur.fr/actu/presse/press/07pesteTIGR_E.htm Researchers sound the alarm: the multidrug resistance of the plague bacillus could spread]. Pasteur.fr</ref> സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന തരം ക്ഷയരോഗാണു ഇത്തരം ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പലതരം മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന തരം ക്ഷയം പുതുതായി അഞ്ചുലക്ഷം പേരെ ഓരോ വർഷവും ബാധിക്കുന്നുണ്ട് എന്നാണ് കണക്ക്.<ref>[http://www.who.int/mediacentre/news/releases/2009/tuberculosis_drug_resistant_20090402/en/index.html Health ministers to accelerate efforts against drug-resistant TB]. ''World Health Organization.''</ref> ചൈനയിലും ഇന്ത്യയിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.<ref>[http://www.guardian.co.uk/society/2009/apr/01/bill-gates-tb-timebomb-china Bill Gates joins Chinese government in tackling TB 'timebomb']. ''Guardian.co.uk''. April 1, 2009</ref> ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ 5 കോടി ആൾക്കാർക്ക് മൾട്ടി ഡ്രഗ് റെസ്റ്റിസ്റ്റന്റ് ട്യൂബർക്കുലോസിസ് (ഒന്നിൽ കൂടുതൽ മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന തരം ക്ഷയം) ബാധിച്ചിട്ടുണ്ട്. ഇതിൽ 79 ശതമാനം അസുഖങ്ങളിലും മൂന്നോ അതിലധികമോ തരം ആന്റീബയോട്ടിക്കുകൾക്ക് എതിരേ പ്രതിരോധശേഷിയുള്ള ക്ഷയരോഗാണുവാണ് കാണപ്പെടുന്നത്. വളരെയധികം മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന ക്ഷയം ([[XDR TB]]) 2006-ൽ ആഫ്രിക്കയിൽ കണ്ടെത്തുകയുണ്ടായി. ഇത് 49 രാജ്യങ്ങളിൽ പിന്നീട് കണ്ടെത്തിയിരുന്നു. വർഷം തോറും 40,000 ഇത്തരം കേസുകൾ പുതുതായി ഉണ്ടാകുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അനുമാനിക്കുന്നു. <ref>[http://www.cnn.com/2008/HEALTH/11/17/tb.pandemic/index.html Tuberculosis: A new pandemic?]. CNN.com</ref> കഴിഞ്ഞ ഇരുപതു വർഷമായി ''[[Staphylococcus aureus|സ്റ്റാഫൈലോകോക്കസ് ഓറിയസ്]]'', ''[[Serratia marcescens|സെറേഷ്യ മാർസെസെൻസ്]]'', [[Enterococcus|എന്ററോകോക്കസ്]] തുടങ്ങിയ രോഗകാരികൾക്ക് വാൻകോമൈസിൻ, അമിനോഗ്ലൈക്കോസൈഡുകൾ, സെഫാലോസ്പോറിനുകൾ പോലുള്ള ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ട്. ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന അസുഖങ്ങൾക്ക് പ്രധാന കാരണത്തിലൊന്നാണ് ഇത്തരം പ്രതിരോധശേഷിയുള്ള രോഗകാരികൾ. മെത്തിസിലിൻ എന്ന ആന്റീബയോട്ടിക്കുകൾക്കെതിരേ പ്രതിരോധശേഷി കാണിക്കുന്ന സ്റ്റാഫൈലോക്കോക്കസ് ഓറിയസ് പോലുള്ള രോഗകാരികൾ സമൂഹത്തിൽ തന്നെ കൂടുതലായി പരക്കുന്നുണ്ട്. <!-- Antibiotics are not described as "strongest"; each has a specific range of activity. Antibiotics that are effective against many types of bacteria are termed "broad spectrum". Vancomycin is only effective against Gram-positive organisms, such as sensitive strains of ''S. aureus'' and Enterococcus. --> <!-- HAIs are a serious concern, but do not meet the definition of a pandemic --> അനുചിതവും അധികവുമായ ആന്റീബയോട്ടിക് പ്രയോഗമാണ് രോഗകാരികൾക്ക് ഇത്തരം പ്രതിരോധശേഷി വർദ്ധിക്കാനുള്ള പ്രധാന കാരണം.<ref name=Larson2007>{{cite journal |author=Larson E |title=Community factors in the development of antibiotic resistance |journal=Annu Rev Public Health |volume=28 |pages=435–47 |year=2007 |pmid=17094768 |doi=10.1146/annurev.publhealth.28.021406.144020 }}</ref> === സാർസ് === 2003-ൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന തരം [[atypical pneumonia|അസാധാരണ ന്യൂമോണിയ]] പാൻഡമിക് ആയി മാറുമോ എന്ന ഭീതിയുണ്ടായിരുന്നു. ഒരുതരം [[coronavirus|കൊറോണാ വൈറസ്]] ആണ് ഈ അസുഖത്തിന്റെ രോഗകാരി. ലോകാരോഗ്യ സംഘടനയുടെയും മറ്റും ഇടപെടൽ കാരണം രോഗം പകരുന്ന നിരക്ക് കുറയ്ക്കാനും പകർച്ചയ്ക്ക് തടയിടാനും പെട്ടെന്നു തന്നെ സാധിച്ചു. ഇത് ഈ പകർച്ചവ്യാധി പാൻഡെമിക് ആകാതിരിക്കാൻ കാരണമായി. പക്ഷേ ഈ അസുഖം തുടച്ചുനീക്കപ്പെട്ടിട്ടില്ല. ഇത് വീണ്ടും വരുവാൻ സാദ്ധ്യതയുണ്ട്. === ഇൻഫ്ലുവൻസ === വന്യ ജലപക്ഷികളാണ് ഇൻഫ്ലുവൻസ എ തരം വൈറസിന്റെ സ്വാഭാവിക വാഹകർ. ഇടയ്ക്കിടെ ഈ വൈറസ് മറ്റു സ്പീഷീസുകളിലേയ്ക്ക് പകരാറുണ്ട്. ഇത് വളർത്തുപക്ഷികളിൽ പകർച്ചവ്യാധി ഉണ്ടാക്കാൻ കാരണമാകാറുണ്ട്. ഇത് അപൂർവ്വമായി മനുഷ്യരിലേയ്ക്കും പകരും.<ref name=sobrino6>{{cite book |chapterurl=http://www.horizonpress.com/avir |author=Klenk et al. |year=2008 |chapter=Avian Influenza: Molecular Mechanisms of Pathogenesis and Host Range |title=Animal Viruses: Molecular Biology |publisher=Caister Academic Press |isbn=978-1-904455-22-6}}</ref><ref name=Kawaoka>{{cite book |author=Kawaoka Y (editor). |title=Influenza Virology: Current Topics |publisher=Caister Academic Press |year=2006 |url=http://www.horizonpress.com/flu |isbn=978-1-904455-06-6}}</ref> ==== എച്ച്.5എൻ.1 (പക്ഷിപ്പനി) ==== 2004 ഫെബ്രുവരിയിൽ, [[avian influenza|പക്ഷിപ്പനി]] (ഏവിയൻ ഇൻഫ്ലുവൻസ) വൈറസിനെ [[Vietnam|വിയറ്റ്നാമിലെ]] പക്ഷികളിൽ കണ്ടെത്തി. ഇത് പുതിയ ഇനം വൈറസുകൾ പടരാനുള്ള സാദ്ധ്യതയെപ്പറ്റി ആശങ്കകൾക്കിടയാക്കി. മനുഷ്യരിലോ പക്ഷികളിലോ വച്ച് ഈ പക്ഷിപ്പനി വൈറസും മനുഷ്യരിൽ പടരുന്ന വൈറസും തമ്മിൽ സംയോജിക്കുകയാണെങ്കിൽ ഒരു പുതിയ ഇനം ഇൻഫ്ലുവൻസ വൈറസ് ഉണ്ടാവുകയും ഇത് മനുഷ്യരിൽ പെട്ടെന്ന് പടർന്നുപിടിക്കുകൗം അതി മാരകമാവുകയും ചെയ്യുമെന്നാണ് ഭീതി. ഇത്തരം പുതിയ ഇനം കാരണം ഒരു ആഗോള പാൻഡെമിക് ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. 2005 ഒക്റ്റോബറിൽ ഈ അസുഖം [[Turkey|ടർക്കിയിൽ]] കണ്ടെത്തുകയുണ്ടായി. റഷ്യ, മംഗോളിയ, ചൈന എന്നിവിടങ്ങളിലും ഇതേ വൈറസിനെ കണ്ടെത്തിയിരുന്നു. [[Romania|റോമാനിയ]], [[Greece|ഗ്രീസ്]] എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തപ്പെടുകയുണ്ടായി. [[Croatia|ക്രൊയേഷ്യ]], [[Bulgaria|ബൾഗേറിയ]], [[United Kingdom|ബ്രിട്ടൻ]] എന്നിവിടങ്ങളിലും ഈ വൈറസ് ആണെന്നു സംശയിക്കുന്ന കേസുകൾ കാണപ്പെട്ടു.<ref>{{cite news |url=http://news.bbc.co.uk/1/hi/world/europe/4348404.stm |title=Bird flu is confirmed in Greece |work=BBC NEWS |date=17 October 2005 | accessdate=2010-01-03}}</ref> 2007 നവംബറോടുകൂടി ധാരാളം [[H5N1|എച്ച്5എൻ1]] കേസുകൾ യൂറോപ്പിൽ സ്ഥിതീകരിച്ചു.<ref>{{cite news |url=http://news.bbc.co.uk/1/shared/spl/hi/world/05/bird_flu_map/html/1.stm |title=Bird Flu Map |work=BBC NEWS | accessdate=2010-01-03}}</ref> ഒക്റ്റോബർ വരെ 59 ആൾക്കാർ മാത്രമേ H5N1 കാരണം മരിച്ചിരുന്നുള്ളൂ. ഇത് പഴയ ഇൻഫ്ലുവൻസ പാൻഡെമിക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ അസാധാരണമാണ്. പക്ഷിപ്പനിയെ ഇതുവരെ പാൻഡെമിക് എന്ന ഗണത്തിൽ പെടുത്താൻ സാധിക്കില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് തുടർച്ചയായ രോഗപ്പകർച്ച ഇതുവരെ തുടങ്ങിയിട്ടില്ലാത്തതാണ് ഇതിനു കാരണം. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്കാണ് ഇതുവരെ രോഗപ്പകർച്ചയുണ്ടായിട്ടുള്ളത്.<ref>WHO (2005). Avian Influenza A (H5N1) Infection in Humans http://www.nejm.org/doi/full/10.1056/NEJMra052211</ref> തൊണ്ടയിലെയും ശ്വാസകോശത്തിലെയും റിസപ്റ്ററുകളുമായി സംയോജിച്ചാണ് സാധാരന ഇൻഫ്ലുവൻസ വൈറസുകൾ പകരുന്നതെങ്കിൽ പക്ഷിപ്പനി വൈറസുകൾക്ക് ശ്വാസകോശത്തിനുള്ളിൽ വളരെ ആഴത്തിലുള്ള റിസപ്റ്ററുകളുലൂടെയേ രോഗമുണ്ടാക്കാൻ സാധിക്കുന്നുള്ളൂ. ഇതാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരാതിരിക്കാനുള്ള പ്രധാന കാരണം. == ജൈവയുദ്ധതന്ത്രം == 1346-ൽ പ്ലേഗ് ബാധ മൂലം മരിച്ച മംഗോൾ പോരാളികളുടെ ശരീരങ്ങൾ [[Crimea|ക്രിമിയയിലെ]] സൈന്യത്താൽ വളയപ്പെട്ടിരുന്ന [[Caffa|കാഫ]] (ഇപ്പോൾ [[Feodosiya|തിയോഡോഷ്യ]]) എന്ന നഗരത്തിന്റെ കോട്ടയ്ക്കകത്തേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു. കോട്ടയുടെ ഉപരോധം നീണ്ടുപോയപ്പോൾ കോട്ടയ്ക്കുള്ളിലുള്ളവർക്കും അസുഖം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഇത് ചെയ്തത്. ഈ നടപടി മൂലമാവണം യൂറോപ്പിൽ [[ബ്ലാക്ക് ഡെത്ത്]] എത്തിയതെന്ന് കരുതപ്പെടുന്നുണ്ട്.<ref>{{cite journal |author=Wheelis M |title=Biological Warfare at the 1346 Siege of Caffa |journal=Emerging Infect. Dis. |volume=8 |issue=9 |pages=971–5 |year=2002 |month=September |pmid=12194776 |url=http://www.cdc.gov/ncidod/EID/vol8no9/01-0536.htm |pmc=2732530}}</ref> അമേരിക്കൻ ആദിവാസികൾ പഴയലോകത്തുനിന്നുള്ള പര്യവേഷകരുമായി ബന്ധത്തിൽ വന്നതിനുശേഷം മാരക പാൻഡെമിക്കുകൾക്കിരയായ കാര്യം പ്രസ്താവിച്ചിരുന്നുവല്ലോ? ഇതിൽ ഒരു തവണയെങ്കിലും അസുഖമുണ്ടാക്കിയത് ജൈവ യുദ്ധത്തിലൂടെയായിരുന്നു. ബ്രിട്ടീഷ് കമാൻഡർ [[Jeffrey Amherst|ജെഫ്രി ആംഹെർസ്റ്റ്]], സ്വിസ്സ്-ബ്രിട്ടീഷ് ഓഫീസർ കേണൽ [[Henry Bouquet|ഹെൻട്രി ബൗക്വെസ്റ്റ്]] എന്നിവർ വസൂരി രോഗാണുക്കളുള്ള പുതപ്പുകൾ ആദിവാസികൾക്ക് നൽകുകയുണ്ടായി. 1763-ൽ [[Pontiac's Rebellion|പോണ്ടിയാക്കിന്റെ കലാപം]] എന്ന യുദ്ധത്തിന്റെ ഭാഗമായായിരുന്നു ഇത് ചെയ്തത്.<ref>{{cite book |first=Jared |last=Diamond |title=Guns, Germs, and Steel: The Fates of Human Societies |url=https://archive.org/details/gunsgermssteelfa0000diam |publisher=W.W. Norton & Company |year=1997 |isbn=0-393-03891-2}}</ref> ഇതുമൂലം ആദിവാസികൾക്ക് രോഗബാധയുണ്ടായോ എന്ന കാര്യം വ്യക്തമല്ല.<ref>Dixon, ''Never Come to Peace'', 152–55; McConnell, ''A Country Between'', 195–96; Dowd, ''War under Heaven'', 190. For historians who believe the attempt at infection was successful, see Nester, ''Haughty Conquerors"'', 112; Jennings, ''Empire of Fortune'', 447–48.</ref> [[Sino-Japanese War (1937-1945)|ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധത്തിന്റെ]] (1937–1945) കാലത്ത് ജപ്പാന്റെ സൈന്യത്തിന്റെ, [[Unit 731|731-ആം യൂണിറ്റ്]] ആയിരക്കണക്കിന് ചൈനക്കാരിൽ ജൈവയുദ്ധപരീക്ഷണങ്ങൾ നടത്തുകയുണ്ടായി. യുദ്ധത്തിൽ ചൈനക്കാർക്കുമേൽ ജൈവായുധങ്ങൾ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. പ്ലേഗ് ബാധിച്ച എലിച്ചെള്ളുകൾ, രോഗാനുക്കളുള്ള വസ്തുക്കൾ എന്നിവ വിവിധ ലക്ഷ്യങ്ങൾക്കുമേൽ വിമാനത്തിൽ നിന്ന് വർഷിക്കുകയായിരുന്നു ചെയ്തിരുന്നത്. [[cholera|കോളറ]], [[anthrax|ആന്തറാക്സ്]], പ്ലേഗ് എന്നീ അസുഖങ്ങൾ ബാധിച്ച് നാലുലക്ഷത്തോളം ചൈനക്കാരായ സാധാരണക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.<ref>{{cite news |title=Doctors of Depravity |publisher=Daily Mail |author=Christopher Hudson |date=2 March 2007 |url=http://www.dailymail.co.uk/pages/live/articles/news/news.html?in_article_id=439776&in_page_id=1770 | location=London}}</ref> [[anthrax|ആന്ത്രാക്സ്]], [[ebola|എബോള]], [[Marburg virus|മാർബർഗ് വൈറസ്]], പ്ലേഗ്, [[cholera|കോളറ]], [[typhus|ടൈഫസ്]], [[Rocky Mountain spotted fever|റോക്കി മൗണ്ടൻ സ്പോട്ടഡ് ഫീവർ]], [[tularemia|ടുളറീമിയ]], [[brucellosis|ബ്രൂസല്ലോസിസ്]], [[Q fever|ക്യു ഫീവർ]], [[machupo|മാച്ചുപോ]], [[Coccidioides mycosis|കോക്സീഡിയോയ്ഡസ് മൈകോസിസ്]], [[Glanders|ഗ്ലാൻഡേഴ്സ്]], [[Melioidosis|മിലിയോയ്ഡോസിസ്]], [[Shigella|ഷിഗല്ല]], [[Psittacosis|സിറ്റക്കോസിസ്]], [[Japanese encephalitis|ജാപ്പനീസ് എൻകെഫലൈറ്റിസ് ബി]], [[Rift Valley fever|റിഫ്റ്റ് വാലി ഫീവർ]], [[yellow fever|മഞ്ഞപ്പനി]], വസൂരി എന്നീ അസുഖങ്ങൾ ഉപയോഗിച്ചുള്ള ജൈവയുദ്ധം ആവിഷ്കരിക്കുകയോ ആസൂത്രണം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.<ref name="Alibek"/> 1979-ൽ സോവിയറ്റ് യൂണിയനിലെ സ്വെർഡ്ലോവ്സ്ക് (യെകാറ്ററിംഗ്ബർഗ്) എന്ന പട്ടണത്തിൽ യുദ്ധാവശ്യത്തിനായി നിർമിച്ച ആന്തറാക്സ് സ്പോറുകൾ പുറത്തുപോവുകയുണ്ടായി. ഈ സംഭവത്തിനെ ബയോളജിക്കൽ ചെർണോബിൽ എന്ന് വിളിക്കാറുണ്ട്.<ref name="Alibek">[[Ken Alibek]] and S. Handelman. ''[[Biohazard (book)|Biohazard: The Chilling True Story of the Largest Covert Biological Weapons Program in the World – Told from Inside by the Man Who Ran it]].'' 1999. Delta (2000) ISBN 0-385-33496-6 [http://www.amazon.com/dp/0385334966/].</ref> 1980-കളുടെ അവസാനസമയത്ത് ചൈനയിൽ ഒരു ജൈവയുദ്ധസന്നാഹത്തിൽ ഇത്തരം ചോർച്ചയുണ്ടായിട്ടുള്ളതായി സംശയിക്കുന്നു. [[hemorrhagic fever|രക്തസ്രാവമുണ്ടാക്കുന്ന തരം]] പനി രണ്ടുതവണ ഇവിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത്.<ref>William J Broad, Soviet Defector Says China Had Accident at a Germ Plant, [[New York Times]], April 5, 1999</ref> 2009 ജനുവരിയിൽ അൾജീരിയയിൽ [[Al-Qaeda|അൽ ക്വൈദ]] നടത്തിവന്ന ഒരു പരിശീലന പദ്ധതിയിൽ പങ്കെടുത്തിരുന്ന നാല്പതുപേർ പ്ലേഗ് ബാധിച്ച് മരണമടഞ്ഞിരുന്നു. ഇവർ ജൈവ ആയുധങ്ങൾ വികസിപ്പിക്കുകയായിരുന്നു എന്നാണ് ചില വിദഗ്ദ്ധർ കരുതുന്നത്.<ref>[http://www.telegraph.co.uk/news/worldnews/africaandindianocean/algeria/4294664/Al-Qaeda-cell-killed-by-Black-Death-was-developing-biological-weapons.html Al-Qaeda cell killed by Black Death 'was developing biological weapons'] ''Telegraph.'' January 20, 2009.</ref> ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം അൾജീരിയൻ ആരോഗ്യ മന്ത്രാലയം ഇത് നിഷേധിക്കുകയുണ്ടായി. <ref>[http://promedmail.oracle.com/pls/otn/f?p=2400:1202:3064214544766058::NO::F2400_P1202_CHECK_DISPLAY,F2400_P1202_PUB_MAIL_ID:X,76014 Plague outbreak denied] {{Webarchive|url=https://web.archive.org/web/20110715025136/http://promedmail.oracle.com/pls/otn/f?p=2400:1202:3064214544766058::NO::F2400_P1202_CHECK_DISPLAY,F2400_P1202_PUB_MAIL_ID:X,76014 |date=2011-07-15 }} Feb. 5, 2009.</ref> == സംസ്കാരത്തിൽ പാൻഡെമിക്കുകളുടെ സ്വാധീനം == ===സാഹിത്യം=== *''[[The Andromeda Strain|ദി ആൻഡ്രോമീഡ സ്ട്രെയിൻ]]'' 1969-ൽ [[Michael Crichton|മൈക്കൽ ക്രൈട്ടൺ]] രചിച്ച നോവൽ *''[[Company of Liars|കമ്പനി ഓഫ് ലയേഴ്സ്]]'' (2008), [[Karen Maitland|കാരെൻ മൈറ്റ്ലാൻഡ്]] *''[[The Decameron|ദി ഡെക്കാമെറോൺ]]'', [[Giovanni Boccaccio|ജിയോവാന്നി ബൊക്കാച്ചിയോ]], 1353 *''[[Earth Abides|എർത്ത് അബൈഡ്സ്]], [[George R. Stewart|ജോർജ്ജ് ആർ. സ്റ്റ്യുവാർട്ട്]] എഴുതിയ 1949-ൽ നോവൽ *''[[I Am Legend (novel)|ഐ ആം ലജന്റ്]]'', 1954-ൽ [[Richard Matheson|റിച്ചാർഡ് മാത്തിസൺ]] എഴുതിയ നോവൽ *''[[The Last Canadian|ദി ലാസ്റ്റ് കനേഡിയൻ]]'', 1974-ൽ [[William C. Heine|വില്യം സി. ഹൈൻ]] എഴുതിയ നോവൽ *''[[The Last Town on Earth|ദി ലാസ്റ്റ് ടൗൺ ഓൺ എർത്ത്]]'',2006-ൽ [[Thomas Mullen|തോമസ് മുള്ളൻ]] രചിച്ചത് *''[[Pale Horse, Pale Rider|പേൽ ഹോഴ്സ്, പേൽ റൈഡർ]]'', 1939-ൽ [[Katherine Anne Porter|കാതറീൻ ആന്നി പോർട്ടർ]] രചിച്ച ഹ്രസ്വ നോവൽ *''[[The Bridge (2000 novel)|ദി ബ്രിഡ്ജ്]]'', 2000-ൽ [[Janine Ellen Young|ജാനിൻ എല്ലെൻ യങ്]] രചിച്ച നോവൽ *''[[The Stand|ദി സ്റ്റാൻഡ്]]'', 1978-ൽ [[Stephen King|സ്റ്റീഫൻ കിംഗ്]] രചിച്ച നോവൽ *''[[World War Z|വിസാർഡ് വാർ സീ]], 2006-ൽ [[Max Brooks|മാക്സ് ബ്രൂക്ക്സ്]] രചിച്ച നോവൽ *''[[Two Journeys|ടൂ ജേണീസ്]]'', 2009-ൽ [[Clemens P. Suter|ക്ലെമെൻസ് പി. സ്യൂട്ടർ]] രചിച്ച നോവൽ *[[Connie Willis|കോണ്ണി വാലിസ്]] രചിച്ച സമയയാത്രകളെപ്പറ്റിയുള്ള പുസ്തകങ്ങളായ ''[[The Doomsday Book|ദി ഡൂംസ്ഡേ ബുക്ക്]]'', ''[[To Say Nothing of the Dog|ടു സേ നത്തിംഗ് ഓഫ് ദി ഡോഗ്]]'' തുടങ്ങിയവ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ ഒരു പാൻഡെമിക്കിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ===ചലച്ചിത്രങ്ങൾ=== *''[[The Seventh Seal|ദി സെവൻത് സീൽ]]'' (1957), [[Black Death|ബ്ലാക്ക് ഡെത്ത്]] കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. *''[[The Last Man on Earth (1964 film)|ദി ലാസ്റ്റ് മാൻ ഓൺ എർത്ത്]]'' (1964), [[Richard Matheson|റിച്ചാർഡ് മാത്തിസണിന്റെ]] നോവൽ ''[[I Am Legend (film)|ഐ ആം ലെജന്റ്]]'' എന്നതിനെ ആസ്പദമാക്കിയുള്ള ഇറ്റാലിയൻ ചിത്രം *''[[The Omega Man|ദി ഒമേഗ മാൻ]]'' (1971), [[Richard Matheson|റിച്ചാർഡ് മാത്തിസണിന്റെ]] നോവൽ ''[[I Am Legend (film)|ഐ ആം ലെജന്റ്]]'' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഇംഗ്ലീഷ് ചിത്രം. *''[[The Horseman on the Roof|ദി ഹോഴ്സ്മാൻ ഓൺ ദി റൂഫ്]]'' (''ലെ ഹുസ്സാർഡ് സുർ ലെ ടോഇറ്റ്'') (1995), 1832-ലെ കോളറ ബാധ സംബന്ധിച്ച ഫ്രഞ്ച് ചലച്ചിത്രം. *''[[Twelve Monkeys|ട്വൽവ് മങ്കീസ്]]'' (1995). *''[[Outbreak (film)|ഔട്ട്ബ്രേക്ക്]]'' (1995). *''[[Smallpox 2002|സ്മാൾപോക്സ് 2002]]'' (2002), സാങ്കൽപ്പിക ബിബിസി ഡോക്യൂഡ്രാമ *''[[28 Days Later|28 ഡേയ്സ് ലേറ്റർ]]'' (2002) *''[[End Day|എൻഡ് ഡേ]]'' (2005) സാങ്കൽപ്പിക ബിബിസി ഡോക്യുഡ്രാമ *''[[I Am Legend (novel)|ഐ ആം ലെജന്റ്]]'' (2007), [[Richard Matheson|റിച്ചാർഡ് മാത്തിസണിന്റെ]] നോവൽ ''[[I Am Legend (film)|ഐ ആം ലെജന്റ്]]'' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഇംഗ്ലീഷ് ചലച്ചിത്രം *''[[28 Weeks Later|28 വീക്ക്സ് ലേറ്റർ]]'' (2007), 28 ഡേയ്സ് ലേറ്റർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം. *''[[Doomsday (film)|ഡൂംസ്ഡേ]]'' (2008). *''[[After Armageddon|ആഫ്റ്റർ അർമാഗെഡ്ഡോൺ]]'' (2010) *''[[Contagion (film)|കണ്ടാജിയൺ]]'' (2011) *''[[Rise of the Planet of the Apes|റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ഏപ്സ്]]'' (2011) *''[[Halo: Pandemic|ഹാലോ: പാൻഡെമിക്]]'' (2009-2012) ===ഗെയിമുകൾ=== *''[[Pandemic (board game)|പാൻഡെമിക്]]'' (2008), ബോഡ് ഗെയിം. * [[Plague Inc.|പ്ലേഗ് ഇൻക്]] (2012) സ്ട്രാറ്റജി ഗെയിം == ഇവയും കാണുക == {{Div col|cols=2}} * [[Epidemic|എപ്പിഡെമിക്]] * [[Endemic (epidemiology)|എൻഡെമിക്]] * [[Syndemic|സിൻഡെമിക്]] * [[Pandemic Severity Index|പാൻഡെമിക്കിന്റെ തീവ്രത അൾക്കുന്ന മാനകം]] * [[Biological hazard|ബയോളജിക്കൽ ഹസാർഡ്]] * [[Bioterrorism|ജൈവഭീകരവാദം]] * [[Biological warfare|ജൈവയുദ്ധം]] * [[Influenza pandemic|ഇൻഫ്ലുവൻസ പാൻഡെമിക്]] * [[Mortality from infectious diseases|പകർച്ചവ്യാധികൾ കാരണമുള്ള മരണസാദ്ധ്യത]] * [[Risks to civilization, humans and planet Earth|സംസ്കാരത്തിനും മനുഷ്യർക്കുമുള്ള ഭീഷണികൾ]] * [[Medieval demography|മദ്ധ്യകാലഘട്ടത്തിലെ ജനസംഖ്യാകണക്കുകൾ]] * [[Globalization and disease|ആഗോളീകരണവും രോഗങ്ങളും]] * [[Tropical diseases|ഭൂമദ്ധ്യരേഖാപ്രദേശത്തെ രോഗങ്ങൾ]] {{Div col end}} ==അവലംബങ്ങൾ == === കുറിപ്പുകൾ === {{Reflist|colwidth=30em}} ==കൂടുതൽ വായനയ്ക്ക് == * സ്റ്റിവാർഡ്സ് "ദി നെക്സ്റ്റ് ഗ്ലോബൽ ത്രെട്ട്: പാൻഡെമിക് ഇൻഫ്ലുവൻസ". * [[American Lung Association|അമേരിക്കൻ ലങ് അസോസിയേഷൻ]]. (2007, ഏപ്രിൽ), മൾട്ടിഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്കുലോസിസ് ഫാക്റ്റ് ഷീറ്റ്. www.lungusa.org/site/pp.aspx?c=dvLUK9O0E&b=35815 November 29, 2007. *{{cite journal |author=Larson E |title=Community factors in the development of antibiotic resistance |journal=Annu Rev Public Health |volume=28 |pages=435–47 |year=2007 |pmid=17094768 |doi=10.1146/annurev.publhealth.28.021406.144020 }} *{{cite journal |author=Bancroft EA |title=Antimicrobial resistance: it's not just for hospitals |journal=JAMA |volume=298 |issue=15 |pages=1803–4 |year=2007 |month=October |pmid=17940239 |doi=10.1001/jama.298.15.1803 }} ==പുറത്തേയ്ക്കുള്ള കണ്ണികൾ== {{Commons category|Pandemic|പാൻഡെമിക്}} * [http://www.who.int/en/ WHO ലോകാരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച അഥോറിറ്റി] * [http://news.bbc.co.uk/2/hi/health/4381924.stm യൂറോപ്പിൽ മുൻപുണ്ടായിട്ടുള്ള പാൻഡെമിക്] * [http://www.cdc.gov/flu/pandemic/phases.htm CDC: ഇൻഫ്ലുവൻസ പാൻഡെമികിന്റെ ഘട്ടങ്ങൾ] * [http://www.ecdc.europa.eu/ യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവെൻഷൻ ആൻഡ് കണ്ട്രോൾ – ECDC] * [http://pandemic.bioethics.net/ ദി അമേരിക്കൻ ജേണൽ ഓഫ് ബയോഎത്തിക്സ് - എഥിക്കൽ ഇഷ്യൂസ് ഇൻ പാൻഡെമിക്സ്] {{Webarchive|url=https://web.archive.org/web/20200920073527/http://pandemic.bioethics.net/ |date=2020-09-20 }} *[http://www.youtube.com/user/TEDEducation?feature=watch TED-Education video] – [http://www.youtube.com/watch?v=UG8YbNbdaco&feature=related How pandemics spread]. {{അപൂർണ്ണം}} {{Infectious disease}} {{Global catastrophic risks}} {{History of medicine}} {{Disasters}} {{Cholera}} {{Health in India}} {{Epidemics}} {{Eradication of infectious disease}} {{Authority control}} [[വർഗ്ഗം:ജൈവ അപായസാദ്ധ്യതകൾ]] [[വർഗ്ഗം:പകർച്ചവ്യാധികൾ]] [[വർഗ്ഗം:പാൻഡെമിക്]] [[വർഗ്ഗം:സാമ്പത്തിക പ്രശ്നങ്ങൾ]] [[വർഗ്ഗം:ആഗോള ആരോഗ്യം]] nsa5xpqu01o2xlbir7wup3e4dgo8skf ബ്ലാക്ക് ഡെത്ത് 0 225057 4634158 3830088 2026-06-29T01:54:45Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634158 wikitext text/x-wiki {{prettyurl|Black Death}} {{PU|Black Death}} [[File:Burying Plague Victims of Tournai.jpg|thumb|300px|ബ്ലാക്ക് ഡെത്ത് ചിത്രീകരണം Bibliothèque royale de Belgique, MS 13076-77, f. 24v]] മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരകമായ മഹാമാരികളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ [[യൂറോപ്പ്|യൂറോപ്പിൽ]] മൂർദ്ധന്യത്തിലെത്തിയ [[പ്ലേഗ്]] ബാധ അഥവാ '''ബ്ലാക്ക് ഡെത്ത് (Black Death)'''. ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.<ref>{{cite news |url=http://www.abc.net.au/science/articles/2008/01/29/2149185.htm |title=Black death 'discriminated' between victims (ABC News in Science) |publisher=Abc.net.au |author=ABC/Reuters |date=Tuesday, 29 January 2008 |accessdate=2008-11-03}}</ref><ref>{{cite news |url=http://news.bbc.co.uk/2/hi/health/1576875.stm |title=Health. De-coding the Black Death |publisher=News.bbc.co.uk |date=Wednesday, 3 October 2001, 21:51 GMT 22:51 UK |accessdate=2008-11-03}}</ref><ref>{{cite news |url=http://www.wired.com/medtech/health/news/2001/10/47288 |title=Black Death's Gene Code Cracked |publisher=Wired.com |date=2001-10-03 |accessdate=2008-11-03 |archiveurl=https://archive.today/20130105090334/http://www.wired.com/medtech/health/news/2001/10/47288 |archivedate=2013-01-05 |url-status=live }}</ref> ഇതിനു മുൻപ് യൂറോപ്പിൽ വ്യാപകമായി പ്ലേഗ് ബാധയുണ്ടായത് 800 വർഷങ്ങൾക്കപ്പുറമായിരുന്നു. ==കാരണം== ഈ പകർച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പിൽ മരണമടഞ്ഞവരുടെ മൃതശരീരത്തിൽ നിന്നു ശേഖരിച്ച [[ഡി.എൻ.എ|ഡി.എൻ.എ.]] സമീപകാലത്ത് പരിശോധിച്ചതിൽ നിന്നും [[Bubonic plague|ബ്യൂബോണിക് പ്ലേഗ്]] ഉണ്ടാക്കുന്ന [[Yersinia pestis|യെർസീനിയ പെസ്റ്റിസ്]] എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിൽ]] കണ്ടെത്തപ്പെട്ടിട്ടുള്ള പ്ലേഗ് രോഗകാരികളിൽ നിന്നും വളരെ വ്യത്യസ്തമായവയായിരുന്നു ബ്ലാക്ക് ഡെത്തിനു കാരണമായത്.<ref>{{cite journal |author=Haensch S, Bianucci R, Signoli M, ''et al.'' |title=Distinct clones of Yersinia pestis caused the black death |journal=PLoS Pathog. |volume=6 |issue=10 |pages=e1001134 |year=2010 |pmid=20949072 |pmc=2951374 |doi=10.1371/journal.ppat.1001134 |url=}}</ref><ref name='nature_bos'>{{cite journal|last=Bos|first=Kirsten I.|coauthors=Schuenemann, V. J., Golding, G. B., Burbano, H. A., Waglechner, N., Coombes, B. K., McPhee, J. B., DeWitte, S. N., Meyer, M., Schmedes, S., Wood, J,. Earn, D. J. D., Herring, A., Bauer, P., Poinar, H. N., Krause, J.,|date=12 October 2011|title=A draft genome of Yersinia pestis from victims of the Black Death|journal=Nature|url=http://www.nature.com/nature/journal/vaop/ncurrent/full/nature10549.html|ref=harv|doi=10.1038/nature10549}}</ref> ==ചരിത്രം== [[File:Danse_macabre_by_Michael_Wolgemut.png|thumb|മിഡീവൽ കാലഘട്ടത്തിന്റെ അവസാനസമയത്തെ ചിത്രങ്ങളിൽ ''[[The Dance of Death|മരണത്തിന്റെ നൃത്തം]]'' ആവർത്തിച്ചു കാണപ്പെടുന്ന ഒരു ബിംബമാണ്. മരണത്തിന്റെ സാർവ്വത്രികതയെ കാണിക്കാനാണ് ഇതുപയോഗിച്ചിരുന്നത്.]] [[Asia|ഏഷ്യയിൽ]] ([[ചൈന|ചൈനയിലോ]] [[മദ്ധ്യേഷ്യ|മദ്ധേഷ്യയിലോ]]) ആരംഭിച്ച അസുഖം<ref>{{Cite web|url=http://www.bbc.co.uk/history/british/middle_ages/blackdisease_01.shtml|title=BBC – History – Black Death |publisher=bbc.co.uk |date=2011-02-17}}</ref> 1348-ൽ യൂറോപ്പിലെത്തി. [[Silk Road|സിൽക്ക് റോഡുവഴിയാവണം]] 1346-ൽ ഈ അസുഖം [[Crimea|ക്രിമിയയിൽ]] എത്തിയത്. ക്രിമിയയിൽ നിന്ന് രക്ഷപെട്ട ഇറ്റാലിയൻ കച്ചവടക്കാരിലൂടെയാവണം ഇത് യൂറോപ്പിലെത്തിയത്. വ്യാപാരക്കപ്പലുകളിലെ സഞ്ചാരികളായ കറുത്ത എലികളിൽ വസിക്കുന്ന [[Oriental rat flea|പൗരസ്ത്യ എലിച്ചെ‌ള്ളുകൾ]] വഴിയാവണം ക്രിമിയയിൽ നിന്ന് മെഡിറ്ററേനിയൻ പ്രദേശത്തേയ്ക്ക് അസുഖം പടർന്നത്. യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു.<ref>{{Cite book | last = Austin Alchon | first = Suzanne | title = A pest in the land: new world epidemics in a global perspective | url = http://books.google.com/books?id=YiHHnV08ebkC&pg=PA21&dq#v=onepage&q=&f=false | publisher = University of New Mexico Press | year = 2003 | page = 21 | isbn = 0-8263-2871-7}}</ref> ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. <ref>[http://www.medhunters.com/articles/deathOnAGrandScale.html Death on a Grand Scale] {{Webarchive|url=https://web.archive.org/web/20090903051705/http://www.medhunters.com/articles/deathOnAGrandScale.html |date=2009-09-03 }}. ''MedHunters.''</ref> മൊത്തത്തിൽ ആ സമയത്തെ (പതിനാലാം നൂറ്റാണ്ട്) ലോക ജനസംഖ്യയായിരുന്ന 45 കോടി ഈ അസുഖം മൂലം 35 കോടിക്കും 37.5 കോടിക്കും ഇടയിലെത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പട്ടണപ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ ജനസംഖ്യയുടെ പകുതി മരണമടഞ്ഞുവെന്നാണ് കണക്ക്. <ref>[http://www.1911encyclopedia.org/Plague Plague – LoveToKnow 1911]. 1911encyclopedia.org.</ref> ==ബാക്കിപത്രം== ബ്ലാക്ക് ഡെത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ജനസംഖ്യ പഴയ നിലയിലെത്താൻ 150 വർഷങ്ങളെടുത്തു. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ പ്ലേഗിന്റെ ആവർത്തനങ്ങൾ ചാക്രികമായി യൂറോപ്പിൽ വന്നുകൊണ്ടിരുന്നു.<ref>{{cite web|url=http://urbanrim.org.uk/plague%20list.htm |title=A List of National Epidemics of Plague in England 1348–1665 |publisher=Urbanrim.org.uk |date=2010-08-04 |accessdate=2010-08-26}}</ref> ഈ സമയത്ത് നൂറിൽ കൂടുതൽ പ്ലേഗ് പകർച്ചവ്യാധികൾ യൂറോപ്പിനെ ബാധിച്ചു.<ref>{{cite news |url=http://www.guardian.co.uk/uk/2004/may/16/health.books |title=Black Death blamed on man, not rats &#124; UK news &#124; The Observer |publisher=The Observer |author=Jo Revill |date= May 16, 2004|accessdate=2008-11-03 | location=London}}</ref> 1361 മുതൽ 1480 വരെയുള്ള കാലത്ത് രണ്ടു മുതൽ അഞ്ചു വർഷം വരെ ഇടവേളകളിൽ ഇംഗ്ലണ്ടിൽ പ്ലേഗ് ബാധയുണ്ടാകുമായിരുന്നു. <ref>{{cite web |url=http://www.dshs.state.tx.us/preparedness/bt_public_history_plague.shtm |title=Texas Department of State Health Services, History of Plague |publisher=Dshs.state.tx.us |date= |accessdate=2008-11-03 |archive-date=2016-04-11 |archive-url=https://web.archive.org/web/20160411041422/http://www.dshs.state.tx.us/preparedness/bt_public_history_plague.shtm |url-status=dead }}</ref> 1370കളോടെ ഇംഗ്ലണ്ടിന്റെ ജനസംഖ്യ ഈ അസുഖം കാരണം 50% കണ്ട് കുറയുകയുണ്ടായി.<ref>{{cite web |author=Igeji, Mike|url=http://www.bbc.co.uk/history/british/middle_ages/black_09.shtml |title=Black Death |publisher=BBC |date= |accessdate=2008-11-03}}</ref> ലണ്ടനിൽ 1665–66 കാലത്തുണ്ടായ [[ഗ്രേറ്റ് പ്ലേഗ് ഓഫ് ലണ്ടൻ|പ്ലേഗ് ബാധ]] ഒരു ലക്ഷം ആൾക്കാരുടെ മരണത്തിനിടയാക്കി. ഇത് ലണ്ടനിലെ ജനസംഖ്യയുടെ 20% ആയിരുന്നു. <ref>[http://ocp.hul.harvard.edu/contagion/plague.html The Great Plague of London, 1665]. ''The Harvard University Library, Open Collections Program: Contagion.''</ref> ==ഇതും കാണുക== * [[പാൻഡെമിക്]] ==അവലംബം== {{reflist}} ==പുറത്തേയ്ക്കുള്ള കണ്ണികൾ== {{Wikibooks|European History}} {{Wikiversity|European History|}} * {{Commons category-inline|Black Death|ബ്ലാക്ക് ഡെത്ത്}} * {{commons category-inline|History of Europe|യൂറോപ്യൻ ചരിത്രം}} * {{In Our Time|Black Death|b00bcqt8|Black_Death}} * [http://www.bbc.co.uk/history/british/middle_ages/black_01.shtml ബ്ലാക്ക് ഡെത്ത്] അറ്റ് [[BBC]] {{Black Death}} [[വർഗ്ഗം:14-ആം നൂറ്റാണ്ട്]] [[വർഗ്ഗം:യൂറോപ്പിന്റെ ചരിത്രം]] [[വർഗ്ഗം:ദുരന്തങ്ങൾ]] [[വർഗ്ഗം:ലോകചരിത്രം]] [[ja:ペスト#14世紀の大流行]] 5tz18shw1dvip7krbt1vri0il0bhsrc കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ) 0 236124 4634170 4553258 2026-06-29T07:25:07Z ~2026-37246-93 219784 /* */ 4634170 wikitext text/x-wiki {{PU|K. Radhakrishnan (politician)}} {{വിവക്ഷ|കെ. രാധാകൃഷ്ണൻ|വ്യക്തി}} {{infobox_politician | name = കെ. രാധാകൃഷ്ണൻ | image = Radakrishnan.jpeg | caption = കെ. രാധാകൃഷ്ണൻ | birth_date = {{birth date and age|1964|05|24|df=yes}} | birth_place = [[തൃശ്ശൂർ]], [[കേരളം]] | residence = [[തൃശ്ശൂർ]] | death_date = | death_place = | office = [[ലോക്സഭാംഗം]] | term = 2024-തുടരുന്നു | predecessor = [[രമ്യ ഹരിദാസ്]] | successor = | constituency = [[ആലത്തൂർ]] | office2 = കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്കക്ഷേമവികസനം,ദേവസ്വം, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി | term2 = [[20 മേയ്]] [[2021]] - [[17 ജൂൺ]] [[ 2024]] | predecessor2 = *[[എ.കെ. ബാലൻ]] (പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്കക്ഷേമവികസനം,പാർലമെൻ്ററികാര്യം) *[[കടകംപള്ളി സുരേന്ദ്രൻ]] (ദേവസ്വം) | successor2 = *[[ഒ.ആർ. കേളു]] *[[എം.ബി. രാജേഷ്]] (പാർലമെൻ്ററികാര്യം) *[[വി.എൻ. വാസവൻ]] (ദേവസ്വം) | office3 = കേരള സംസ്ഥാന യുവജനകാര്യം, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്കക്ഷേമവികസന വകുപ്പ് മന്ത്രി | term3 = [[20 മേയ്]] [[1996]] - [[13 മേയ്]] [[2001]] | predecessor3 = [[പന്തളം സുധാകരൻ]] | successor3 = [[എം.എ. കുട്ടപ്പൻ]] | office4 = [[കേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടിക| കേരള നിയമസഭയിലെ 17 -ാമത്തെ സ്പീക്കർ]] | term4= 2006-2011 | predecessor4 = [[തേറമ്പിൽ രാമകൃഷ്ണൻ]] | successor4 = [[ജി. കാർത്തികേയൻ]] | office7 =[[കേരള നിയമസഭ| നിയമസഭാംഗം]] | term7 = 1996-2001 | term8 = 2001-2006 | term9 = 2006-2011 | term10 = 2011-2016 | term11 = 2021-2024 | constituency 7 = [[ചേലക്കര നിയമസഭാമണ്ഡലം | ചേലക്കര]] | party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)]] | spouse = un-married | year = 2024 | date = 23 ഓഗസ്റ്റ് | source = http://www.niyamasabha.org/codes/13kla/mem/k_radhakrishnan.htm }} 2024 മുതൽ ആലത്തൂർ മണ്ഡലത്തിൽ<ref>[https://www.mathrubhumi.com/election/lok-sabha-2024/kerala-20-20/alathur/loksabha-election-2024-k-radhakrishnan-won-1.9611318 2024 ലോക്സഭയിലെ ഏക കനൽത്തരി]</ref> നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന<ref>[https://www.manoramaonline.com/news/latest-news/2024/06/18/minister-k-radhakrishnan-resigns.html ലോക്‌സഭയിലേക്ക് ജയം മന്ത്രിസ്ഥാനമൊഴിഞ്ഞ് രാധാകൃഷ്ണൻ]</ref><ref>[https://www.manoramaonline.com/news/kerala/2024/06/13/k-radhakrishnan-leave-kerala-assembly.html നിയമസഭാംഗത്വം രാജിവച്ച് രാധാകൃഷ്ണൻ]</ref> തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവാണ് ''' കെ.രാധാകൃഷ്ണൻ(ജനനം : 24 മെയ് 1964) ''' 2018 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ രാധാകൃഷ്ണൻ അഞ്ച് തവണ ചേലക്കരയിൽ നിന്ന് നിയമസഭാംഗമായിരുന്നു. 2021-ലെ രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെയും 1996-ലെ മൂന്നാം നായനാർ മന്ത്രിസഭയിലെയും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന രാധാകൃഷ്ണൻ 2006 മുതൽ 2011 വരെ നിലവിലിരുന്ന പന്ത്രണ്ടാം കേരള നിയമസഭയിലെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.madhyamam.com/kerala/portfolio-of-new-kerala-govt-800491?infinitescroll=1|title=രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ...|access-date=21 May 2021|date=21 May 2021|publisher=മാധ്യമം|archive-date=2021-05-21|archive-url=https://archive.today/20210521124207/https://www.madhyamam.com/kerala/portfolio-of-new-kerala-govt-800491?infinitescroll=1|url-status=bot: unknown}}</ref><ref>{{cite web |url=http://legislativebodiesinindia.nic.in/States/kerala/speaker.htm |title=കേരള ലെജിസ്ലേച്ചർ - സ്പീക്കർ |publisher=ലെജിസ്ലേറ്റീവ് ബോഡീസ് |accessdate=2012-03-12}}</ref> ==ജീവിതരേഖ== 1964 മാർച്ച് 24-ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് ജനിച്ചു<ref>http://niyamasabha.org/codes/members/radhakrishnank.pdf</ref>. പരേതനായ എം.സി. കൊച്ചുണ്ണിയും ചിന്നയുമാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ അച്ഛൻ ഒരു തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂർക്കര എ.യു.പി. സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ രാധാകൃഷ്ണൻ വടക്കാഞ്ചേരി ശ്രീ.വ്യാസ കോളേജിൽ നിന്നും [[ശ്രീ കേരള വർമ്മ കോളേജ്|ശ്രീ കേരള വർമ്മ കോളേജിൽ നിന്ന്]] ബിരുദം നേടി. വിദ്യാർത്ഥി ജീവിതത്തിനിടെത്തന്നെ ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരുന്നു. ==രാഷ്ട്രീയ ജീവിതം== വിദ്യാർത്ഥി രാഷ്ട്രീയത്തിൽ [[എസ്.എഫ്.ഐ.]]യുടെ സജീവ പ്രവർത്തകനായിരുന്നു. കേരള വർമ കോളേജിൽ എസ്എഫ്ഐ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രട്ടറി, തൃശൂർ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിലും [[ഡി.വൈ.എഫ്.ഐ.]] ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 2008 മുതൽ [[സി.പി.ഐ.(എം.)]] സംസ്ഥാന കമ്മിറ്റി അംഗമാണ്. 1991-ൽ ഇദ്ദേഹം വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപെട്ടു. 1996-ൽ ആദ്യമായി [[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര]] നിയോജകമണ്ഡലത്തിൽനിന്നും നിയമസഭ സാമാജികനായി. 1996 -2001 സമയത്ത് [[ഇ.കെ. നായനാർ]] മന്ത്രിസഭയിൽ പട്ടിക-ജാതി പട്ടിക-വർഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. 2001-ൽ ചേലക്കരയിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായും പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എ.സി.മൊയ്തീൻ ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് 2016-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായി. 2018 മുതൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ ഇദ്ദേഹം [[ദളിത് ശോഷൻ മുക്തി മഞ്ച്]] അഖിലേന്ത്യ പ്രസിഡന്റുാണ്.<ref>{{Cite web|url=https://results.eci.gov.in/Result2021/partywiseresult-S11.htm?st=S11|title=GENERAL ELECTION TO VIDHAN SABHA TRENDS & RESULT MAY-2021|access-date=22 May 2021|date=2 May 2021|publisher=Election Commission}}</ref> 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ നിന്ന് കിട്ടിയ ഒരേയൊരു സീറ്റ് ആലത്തൂരിലെ രാധാകൃഷ്ണൻ്റെ വിജയമാണ്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായി മത്സരിച്ച രാധാകൃഷ്ണൻ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ സിറ്റിംഗ് എംപിയായ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി. ''' പ്രധാന പദവികളിൽ ''' * 2024-തുടരുന്നു : ലോക്സഭാംഗം, ആലത്തൂർ * 2021-2024 : സംസ്ഥാന ദേവസ്വം, പാർലമെൻ്ററി കാര്യ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി * 2021 : നിയമസഭാംഗം, ചേലക്കര * 2018 : സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം * 2016-2018 : സി.പി.എം, തൃശൂർ ജില്ലാ സെക്രട്ടറി * 2011 : നിയമസഭാംഗം, ചേലക്കര * 2008 : സി.പി.എം, സംസ്ഥാന കമ്മിറ്റി അംഗം * 2006-2011 : കേരള നിയമസഭ സ്പീക്കർ * 2006 : നിയമസഭാംഗം, ചേലക്കര * 2001-2006 : പ്രതിപക്ഷ ചീഫ് വിപ്പ് * 2001 : നിയമസഭാംഗം, ചേലക്കര * 1996-2001 : സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി * 1996 : നിയമസഭാംഗം, ചേലക്കര == തിരഞ്ഞെടുപ്പുകൾ == {| class="wikitable" |+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html {{Webarchive|url=https://web.archive.org/web/20211111050225/http://www.ceo.kerala.gov.in/electionhistory.html |date=2021-11-11 }} http://www.ceo.kerala.gov.in/electionhistory.html {{Webarchive|url=https://web.archive.org/web/20211111050225/http://www.ceo.kerala.gov.in/electionhistory.html |date=2021-11-11 }}</ref> ! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും |- |2021 |[[ചേലക്കര നിയമസഭാമണ്ഡലം]] |[[കെ. രാധാകൃഷ്ണൻ]] |[[സി.പി.എം.]] [[എൽ.ഡി.എഫ്]] |സി.എസ്. ശ്രീകുമാർ |[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |- |2011||[[ചേലക്കര നിയമസഭാമണ്ഡലം]]||[[കെ. രാധാകൃഷ്ണൻ]]||[[സി.പി.എം.]] [[എൽ.ഡി.എഫ്]]||[[കെ.ബി. ശശികുമാർ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |- |2006||[[ചേലക്കര നിയമസഭാമണ്ഡലം]]||[[കെ. രാധാകൃഷ്ണൻ]]||[[സി.പി.എം.]] [[എൽ.ഡി.എഫ്]]||[[പി.സി. മണികണ്ഠൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |- |2001||[[ചേലക്കര നിയമസഭാമണ്ഡലം]]||[[കെ. രാധാകൃഷ്ണൻ]]||[[സി.പി.എം.]] [[എൽ.ഡി.എഫ്]]||[[കെ.എ. തുളസി]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |- |1996||[[ചേലക്കര നിയമസഭാമണ്ഡലം]]||[[കെ. രാധാകൃഷ്ണൻ]]||[[സി.പി.എം.]] [[എൽ.ഡി.എഫ്]]||[[ടി.എ. രാധാകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |- |} ==അവലംബം== {{reflist}} {{Speakers of KLA}} {{DEFAULTSORT:രാധാകൃഷ്ണൻ}} [[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിനൊന്നാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:പതിമൂന്നാം കേരള നിയമസഭാംഗങ്ങൾ]] [[വർഗ്ഗം:കേരള നിയമസഭയിലെ സ്പീക്കർമാർ]] [[വർഗ്ഗം:തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ]] [[വർഗ്ഗം:1964-ൽ ജനിച്ചവർ]] [[വർഗ്ഗം:പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ]] [[വർഗ്ഗം:കേരളത്തിലെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരളത്തിലെ ദേവസ്വം ബോർഡ് വകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരളത്തിലെ പാർലമെന്ററികാര്യ വകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങൾ]] sze71l58b6e155b2ijqcuyrtwdmww4h ടി.കെ. രാമമൂർത്തി 0 240646 4634119 4520773 2026-06-28T15:34:17Z Sai K shanmugam 24791 /* ജീവിതരേഖ */ 4634119 wikitext text/x-wiki {{prettyurl|T. K. Ramamoorthy}} {{Infobox musical artist <!-- See Wikipedia:WikiProject Musicians --> | name = ടി.കെ. രാമമൂർത്തി | image = Ramamurthy.jpg | caption = ടി.കെ. രാമമൂർത്തി | image_size | birth_date = 1922 | origin = തിരുച്ചിറാപ്പള്ളി | death_date = April 17, 2013 (aged 91) | death_place =ചെന്നൈ | instrument = വയലിൻ, ഹാർമോണിയം | genre = | occupation = ചലച്ചിത്രസംഗീതസംവിധായകൻ [[music director]] | label = | background=non_vocal_instrumentalist }} പ്രമുഖനായ ചലച്ചിത്രസംഗീതസംവിധായകനായിരുന്നു തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന '''ടി.കെ. രാമമൂർത്തി''' (1922 - 17 ഏപ്രിൽ 2013). വയലിൻ വിദ്വാൻ കൂടിയായിരുന്ന രാമമൂർത്തി, [[എം.എസ്. വിശ്വനാഥൻ]] - രാമമൂർത്തി കൂട്ടുകെട്ടിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ജനിച്ചിട്ടുണ്ട്. 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി ഈ കൂട്ടുകെട്ട് സംഗീതം നിർവഹിച്ചിട്ടുണ്ട്.<ref>{{cite news|title=സംഗീതസംവിധായകൻ ടി.കെ. രാമമൂർത്തി അന്തരിച്ചു|url=http://www.mathrubhumi.com/online/malayalam/news/story/2233068/2013-04-18/india|accessdate=2013 ഏപ്രിൽ 18|newspaper=മാതൃഭൂമി|date=2013 ഏപ്രിൽ 18|archive-date=2013-04-18|archive-url=https://web.archive.org/web/20130418045657/http://www.mathrubhumi.com/online/malayalam/news/story/2233068/2013-04-18/india|url-status=dead}}</ref> ==ജീവിതരേഖ== തിരുച്ചിറപ്പള്ളിയിൽ സംഗാത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അച്ഛൻ കൃഷ്ണസ്വാമി അയ്യരും മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി അയ്യരും പ്രഗല്ഭരായ വയലിൻ വിദ്വാൻമാരായിരുന്നു. പതിന്നാലാം വയസിൽ എച്ച്.എം.വി. മ്യൂസിക് കമ്പനിയിൽ വയലിനിസ്റ്റിന്റെ ജോലി കിട്ടി. എം.എസ്. വിശ്വനാഥനുമായി പരിചയത്തിലായതോടെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു ([[വിശ്വനാഥൻ - രാമമൂർത്തി]]). നടൻ [[ശിവാജി ഗണേശൻ]] ഇവർക്ക് ആദര സൂചകമായി മെല്ലിസൈ മന്നർ (ലളിത സംഗീതത്തിന്റെ രാജാക്കന്മാർ) എന്ന വിശേഷണം നൽകിയിരുന്നു. 1965-ൽ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തോടെ ഈ കൂട്ടുകെട്ട് വഴിപരിഞ്ഞു. പിന്നീടു പത്തൊന്പതോളം ചിത്രങ്ങൾക്കു സംഗീതം നൽകി. മലയാളത്തിൽ ലില്ലി, മറിയക്കുട്ടി എന്നീ മലയാളചിത്രങ്ങൾക്കും എം.എസ്.വി.യോടൊപ്പം സംഗീതം നിർവഹിച്ചു. ==സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങൾ== * സാധു മിരണ്ടാൽ (1966) * തേൻ മഴൈ (1966) * മദ്രാസ് ടു പോണ്ടിച്ചേരി (1966) * മറക്ക മുടിയുമാ (1966) * ആലയം (1966) * എങ്കളുക്കും കാലം വരും (1967) * പട്ടത്തു റാണി (1967) * നാൻ (1967) * മൂന്റെഴുത്ത് (1968) * സോപ്പ് ചീപ്പ് കണ്ണാടി (1968) * നീലഗിരി എക്സ്പ്രസ് (1968) * തങ്ക ചുരങ്കം (1969) * കാതൽ ജ്യോതി (1970) * സംഗമം (1970) * ശക്തി ലീലൈ (1972) * പ്രാർത്ഥന (1973) * അവളുക്കു ആയിരം കൺകൾ (1975) * അന്ത ജൂൺ 16 (1984) * ഇവൾ ഒരു പെൺമണി (1986) ==പുരസ്കാരങ്ങൾ== *തമിഴ്‌നാട് സർക്കാറിന്റെ കലൈമാമണി അവാർഡ് ==അവലംബം== <references/> ==പുറം കണ്ണികൾ== *[http://www.thehinduretailplus.com/thehindu/mp/2002/10/16/stories/2002101600220300.htm Down melody lane...] {{Webarchive|url=https://web.archive.org/web/20101206093547/http://www.thehinduretailplus.com/thehindu/mp/2002/10/16/stories/2002101600220300.htm |date=2010-12-06 }} from The Hindu, newspaper *[http://www.dhool.com/msv/index.html Conversations with M.S.V] {{Webarchive|url=https://web.archive.org/web/20130601051823/http://www.dhool.com/msv/index.html |date=2013-06-01 }} [[വർഗ്ഗം:1922-ൽ ജനിച്ചവർ]] [[വർഗ്ഗം:2013-ൽ മരിച്ചവർ]] [[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]] [[വർഗ്ഗം:ഏപ്രിൽ 17-ന് മരിച്ചവർ]] [[വർഗ്ഗം:തമിഴ് ചലച്ചിത്രസംഗീതസം‌വിധായകർ]] [[വർഗ്ഗം:തെലുഗു ചലച്ചിത്രസംഗീതസംവിധായകർ]] hfmijr5hvjt7qzicva3s287t8ez7db2 ചുണ്ണാമ്പുമരം 0 243372 4634162 4565147 2026-06-29T02:42:21Z Malikaveedu 16584 4634162 wikitext text/x-wiki {{Prettyurl|Croton malabaricus}} {{taxobox |image =Croton malabaricus.jpg |image_caption = ഇലകൾ |regnum = [[Plant]]ae |unranked_divisio = [[Angiosperms]] |unranked_classis = [[Eudicots]] |unranked_ordo = [[Rosids]] |ordo = [[Malpighiales]] |familia = [[Euphorbiaceae]] |subfamilia = [[Crotonoideae]] |tribus = [[Crotoneae]] |genus = [[Croton]] | species = C. malabaricus | binomial = Croton malabaricus | binomial_authority =Bedd. |synonyms = *Oxydectes malabarica (Bedd.) Kuntze }} [[പശ്ചിമഘട്ടം|പശ്ചിമഘട്ടതദ്ദേശവാസിയായ]] ഒരു വൃക്ഷമാണ് '''ചുണ്ണാമ്പുമരം'''. {{ശാനാ|Croton malabaricus}}. പമ്പരം എന്നും പേരുള്ള ഈ മരം [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിൽ]] എല്ലായിടത്തും കാണപ്പെടുന്നു. 1200 മീറ്റർ വരെ ഉയരമുള്ള [[നിത്യഹരിതവനം|നിത്യഹരിതവനങ്ങളിൽ]] അടിക്കാടുകളായി ആണ് ഇവ ഉണ്ടാവുക.<ref>{{Cite web |url=http://www.biotik.org/india/species/c/crotmala/crotmala_en.html |title=ആർക്കൈവ് പകർപ്പ് |access-date=2013-05-10 |archive-date=2010-07-25 |archive-url=https://web.archive.org/web/20100725124941/http://www.biotik.org/india/species/c/crotmala/crotmala_en.html |url-status=dead }}</ref> [[ഔഷധം|ഔഷധഗുണമുണ്ട്]]. '''തേനാടൽ''', '''കൊളവഞ്ചി''' എന്നും പേരുകളുണ്ട്. ==അവലംബം== {{reflist}} ==പുറത്തേക്കുള്ള കണ്ണികൾ == * [http://indiabiodiversity.org/species/show/9730 കാണുന്ന ഇടങ്ങൾ] * http://pilikula.com/botanical_list/botanical_name_c/croton_malabaricus.html {{Webarchive|url=https://web.archive.org/web/20140502040254/http://pilikula.com/botanical_list/botanical_name_c/croton_malabaricus.html |date=2014-05-02 }} {{WS|Croton malabaricus}} {{CC|Croton malabaricus}} {{കേരളത്തിലെ മരങ്ങൾ}} [[വർഗ്ഗം:വൃക്ഷങ്ങൾ]] [[വർഗ്ഗം:ഔഷധസസ്യങ്ങൾ]] [[വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ]] [[വർഗ്ഗം:പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ]] [[വർഗ്ഗം:കേരളത്തിലെ സസ്യജാലം]] {{Plant-stub}} mr245h6huv71q28g9drpeizifz1i9az മമ്പുറം സയ്യിദ് ഫസൽ തങ്ങൾ 0 265342 4634182 4526173 2026-06-29T10:25:28Z Vicharam 9387 /* കലാപങ്ങൾ */ 4634182 wikitext text/x-wiki {{PU|Sayyid Fazal Pookkoya Thangal}} {{Infobox_Muslim scholars | image_name = | image_caption = | notability = [[മുസ്‌ലിം പണ്ഡിതൻ]] | era = | color = #cef2e0 | name = മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ | title= [[മലബാർ കലാപം|മലബാർ കലാപകാലത്തെ]] പ്രമുഖ മുസ്ലിം പണ്ഡിതൻ | birth = [[1824]] | birth_place = | death = {{death year and age|1901|1824|df=yes}} | death_place = തുർക്കി | Ethnicity = [[മലയാളി]] | Region = [[മലബാർ]] | Maddhab = [[അശ്അരി]] , [[ശാഫിഈ]] | school tradition= [[ഖാദിരിയ്യ]] | main_interests = [[സൂഫിസം]],[[തത്ത്വ ചിന്ത]], [[രാഷ്ട്രീയ ഇസ്ലാം]] | notable idea= <!--| works = ‌--> | influences = [[മമ്പുറം തങ്ങൾ|സയ്യിദ് അലവി തങ്ങൾ]] , [[അബ്ദുൽ ഖാദിർ കൈലാനി]] | influenced = |}} [[കേരളം|കേരളത്തിൽ]] ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ച മത പണ്ഡിതനായിരുന്നു<ref name="IM3">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |location=Abstract |page=3 |url=https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |accessdate=14 നവംബർ 2019 |archive-date=2020-04-07 |archive-url=https://web.archive.org/web/20200407235835/https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |url-status=dead }}</ref> '''സയ്യിദ് ഫസൽ തങ്ങൾ'''<ref>Dr. Husain Randathani: Genesis and Growth of the Mappila Community, merawatan, 2009</ref>. മുഴുവൻ പേര് മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. '''''മമ്പുറം തങ്ങൾ രണ്ടാമൻ''''' എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ചൂഷണം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും, പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭത്തിലും മലബാറിൽ കർഷക കലാപങ്ങൾ ഉയർന്നു വന്നത്. മലബാറിലെ മുസ്ലിം പണ്ഡിതന്മാരിൽ ഒരു വിഭാഗം ചൂഷണം ചെയ്യപ്പെട്ട ജനവിഭാഗങ്ങളെ പ്രതികരണശേഷിയുള്ളവരാക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.<ref name=msfpt1>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.കെ.കെ.എൻ|first=കുറുപ്പ്|publisher=ചിന്ത|isbn=93-823-2853-X|page=11}}</ref> ചൂഷണവും, മർദ്ദനവും എതിർക്കുന്നതിനുവേണ്ടിയുള്ള ആശയരൂപീകരണത്തിനു സയ്യിദ് ഫസൽ പൂക്കോയ തങ്ങളേപ്പോലുള്ളവർ നിർണ്ണായക പങ്കു വഹിച്ചിരുന്നു. ==ജീവചരിത്രം== [[File:മമ്പുറം തങ്ങളുടെ വീട്.jpg|thumb|മമ്പുറം തങ്ങളുടെ വീട്]] [[സയ്യിദ് അലവി തങ്ങൾ|സയ്യിദ് അലവി തങ്ങളുടേയും]] ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ തങ്ങൾ ജനിച്ചു.<ref name=msfpt23>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.എം|first=ഗംഗാധരൻ|publisher=ചിന്ത|isbn=93-823-2853-X|page=23|quote=മമ്പുറം തങ്ങന്മാരുടെ കാലവും അകാലവും}}</ref> പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന [[സയ്യിദ് അലവി തങ്ങൾ|സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ]] അറിയപ്പെടുന്ന [[സൂഫി]] യോഗിയും , മതപണ്ഡിതനുമായിരുന്നു. പ്രാഥമിക പഠനം ചാലിലകത്ത് ഖുസ്സയ് ഹാജിയിൽ നിന്നും തുടർ പഠനം [[ഔക്കോയ മുസ്ലിയാർ]], [[ബൈത്താൻ മുഹമ്മദ് മുസ്ലിയാർ]],ഖാളി മുഹ്യുദ്ദീൻ കോഴിക്കോട് എന്നിവരിലൂടെയും കരസ്ഥമാക്കിയ ഫസൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസ്സവുഫ് എന്നീ വിജ്ഞാനങ്ങളിൽ അവഗാഹം നേടുകയും, [[ഖാദിരിയ്യ]] [[ബാ അലവിയ്യ]] ആത്മീയ സരണി കരസ്ഥമാക്കുകയും ചെയ്തു.<ref name=madnul1>മഅദനുൽയവാകീത്, സയ്യിദ് ഫസലിൻറെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അറബി-മലയാളം കാവ്യം - കുഴിയന്തടത്തിൽ അബ്ദുൾറഹ്മാൻ</ref> ഖാദിരിയ്യ ബാ അലവിയ്യ സരണിയിൽ പിതാവായ സയ്യിദ് അലവി, [[ഖുസ്സയ് ഹാജി]], അബുകോയ മുസ്ലിയാർ, [[ഉമർ ഖാളി]] എന്നിവരൊക്കെയും [[മുർഷിദ്]] [[മുറബ്ബി]]മാരാണ്. <ref>മിസ്ബാഹുൽ ഫുആദ് കാഞ്ഞിരാല കുഞ്ഞായിൻ</ref> തുടർന്ന് മക്കയിലും യമനിലും ഉപരിപഠനം നടത്തി ഹള്റൽ മൗത്തിലെ ശൈഖ് സയ്യിദ് അബ്ദുല്ല ബിൻ ഉമർ എന്ന സന്യാസി വര്യനിൽ നിന്നും ഇജാസിയ്യത്തുകൾ കരസ്ഥമാക്കുകയും ചെയ്തു. <ref>കെ കെ മുഹമ്മദ് സത്താർ മലബാറിലെ രത്നങ്ങൾ പേ:29</ref> 1844ൽ പിതാവ് അന്തരിച്ചപ്പോഴേക്കും '''സയ്യിദ് ഫസൽ''' പേരെടുത്ത ഒരു മതപണ്ഡിതനും,ആത്മീയ ജ്ഞാനിയും, ബ്രിട്ടീഷ് വിരോധിയും ആയി തീർന്നിരുന്നു<ref>സയ്യിദ് ഫസൽ തങ്ങൾ-മലയാളത്തിലെ മഹാരഥന്മാർ -നെല്ലിക്കുത്ത് മുഹമ്മദ് </ref>.സയ്യിദ് അലവി മരണപ്പെടുമ്പോൾ ഫസൽ പൂക്കോയക്ക് ഇരുപത് വയസായിരുന്നു പ്രായം. പിതാവിൻറെ മരണാനന്തരം മക്ക- മദീന തീർത്ഥ യാത്ര നടത്തിയ ഫസൽ പൂക്കോയ അഞ്ചു വർഷത്തിലേറെ അവിടെ താമസിച്ചു പ്രശസ്ത അധ്യാപകരിൽ നിന്നും വിജ്ഞാനം ആർജ്ജിച്ച് 1849 ഇൽ നാട്ടിലേക്ക് തിരിച്ചെത്തി. ==രാഷ്ട്രീയം== ഒരു [[മതപണ്ഡിതൻ]] എന്നതിലുപരി ചുറ്റുപാടിനോടും, സമകാലീന സംഭവങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാൻ ഒട്ടും മടികാട്ടിയിരുന്നില്ല ഫസൽ തങ്ങൾ. ഫസലിൻറെ രാഷ്ട്രീയ വീക്ഷണത്തിൽ ജമാലുദ്ദീൻ അഫ്ഘാനിയുടെ പാൻ ഇസ്ലാമിസത്തിൻറെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചരിത്ര പണ്ഡിതനായ സ്റ്റീഫൻ.എഫ്.ഡെയിൽ അഭിപ്രായപ്പെടുന്നു. 1852 ൽ അറേബ്യയിലെത്തിയതിനുശേഷമുള്ള ഫസലിൻറെ പ്രവർത്തനങ്ങൾ ഇതിന് അടിവരയിടുന്നുവെന്നും ഡെയിൽ സമർത്ഥിക്കുന്നു.<ref name=menondale1>സയ്യിദ്സ് ഇൻ മലബാർ, മേനോൻ & ഡെയിൽ, പേജ് 4</ref>നജ്ദിലെ ഇസ്ലാമിക പണ്ഡിതൻ [[ഇബ്നു വഹാബും]] ഫസലിനെ സ്വാധീനിച്ചിരിക്കാമെന്ന് പാശ്ചാത്യ നിരൂപകർ കരുതുന്നു. [[ഖുർആനും]], പ്രവാചക ചര്യയുമാണ് താൻ മാതൃക ആക്കുന്നത് എന്ന ഫസലിന്റെ പ്രഖ്യാപനവും ഇസ്ലാമിക ഖിലാഫത്തിനായി പ്രയത്നിച്ചതും [[ജലാലുദ്ദീൻ അഫ്ഗാനി]] , [[ഇബ്നു വഹാബ്]] എന്നിവരുടെ സ്വാധീനത്തിനു തെളിവാണെന്ന് അവർ കരുതുന്നു.<ref>Roger Allen: “Spies, Scandals and Sultans: Istanbul in the twilight of the Ottoman Empire”, Rowman Little Field, US</ref> എന്നാൽ പാരമ്പര്യ മുസ്ലിങ്ങളും, സൂഫികളും ഇത്തരം കണ്ടെത്തലുകളെ നഖ ശികാന്തം നിരാകരിക്കുന്നു. ആദ്യകാലം മുതൽക്കേ സൂഫികൾ രാഷ്ട്രീയത്തിലും, ഖിലാഫത്തിലും ഇടപെടുന്നവരാണെന്നും [[ബ്രിട്ടീഷ്]] വിരുദ്ധ [[സൂഫി]] [[ഓട്ടോമൻ]] ഭരണത്തിന് വേണ്ടി പ്രവർത്തിച്ച ഫസലിനേയും [[ഓട്ടോമൻ]] വിരുദ്ധ ചേരിയിയിലായിരുന്ന ഇബ്നു വഹാബിനേയും ഒരുമിച്ചു കെട്ടുന്നത് അബദ്ധമാണെന്നും , സൂഫികളുടെ അടക്കമുള്ള എല്ലാ മുസ്ലിങ്ങളുടെയും അടിസ്ഥാനം [[ഖുർആനും]], [[പ്രവാചക ചര്യ]]യുമാണെന്നിരിക്കെ അത് ഇബ്നു വഹാബിന്റെ മാത്രം അടിസ്ഥാനമായി കരുതുന്നത് ഈ വിഷയത്തിൽ ചരിത്രകാരന്മാർക്കു പറ്റിയ തെറ്റാണെന്നും അവർ കരുതുന്നു.<ref>അബൂബക്ര് ടി. ഹുദവി കരുവാരകുണ്ട്- അവബോധത്തിന്റെ അടയാളങ്ങള്- sathyadhara</ref><ref>മദീനയിലേക്കുള്ള പാതയില് സൂഫികള്ക്കെന്തുകാര്യം</ref>സയ്യിദ് ഫസൽ നടത്തി വന്ന [[റാത്തീബ്]], [[മൗലൂദ്]], നേർച്ച സദസ്സുകളൊക്കെ ഇബ്നു വഹാബിൻറെ ചിന്താഗതികളുമായി യോജിക്കാത്തതാണെന്ന് ചില ചരിത്രകാരന്മാരും സമർത്ഥിക്കുന്നു. <ref>KK Muhammed Abdul Sathar, Mappila Leader in Exile: a political biography of Syed Fazl Pookkoya Thangal , Calicut: Other Books, 2012.p 59</ref> ==കലാപങ്ങൾ== [[മെക്ക|മക്കയിലെ]]യിലെ പഠന ശേഷം മലബാറിലേക്ക് തിരിച്ചു വന്ന '''മമ്പുറം ഫസൽ''' പിതാവിൻറെ കർമ്മ ഭൂമിയായ [[മമ്പുറം]] കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ചു.ലളിത ജീവിതമായിരുന്നു സയ്യിദ് ഫസൽ നയിച്ചിരുന്നത്. മമ്പുറത്തുള്ള [[സാവിയ|സാംബ്രി ]] (ചെറിയ പള്ളി) ജുമുഅത്ത് പള്ളിയായി വികസിപ്പിച്ചത് ഇദ്ദേഹമാണ്.മാപ്പിളമാരിലും കീഴാള വിഭാഗങ്ങളിലും അടിയുറച്ച സ്വാധീനമായിരുന്നു സയ്യിദ് ഫസലിന്. അദ്ദേഹം [[കറാമത്ത്]] എന്ന അത്ഭുതങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ളവനാണെന്നും പുണ്യാളനാണെന്നും സർവ്വജനങ്ങളും വിശ്വസിച്ചിരുന്നു. ഹിന്ദു- മുസ്ലിം- കീഴാള വ്യത്യാസമില്ലാതെ അദ്ദേഹത്തിൻറെ അനുഗ്രഹം തേടി സന്ദർശക പ്രവാഹം പതിവായിരുന്നു.<ref>Moyin Hudawi Malayamma and Mahamood Panangagara,Mamburam Thangal: Jeevitam Atmeeyata Porattam,Chemmad: ASAs Book Cell, 2009.p 82</ref> സയ്യിദ് ഫസലിൻറെ കാൽപാദം പതിഞ്ഞ മണൽ വരെ സൂക്ഷിക്കുമാറുള്ള സ്നേഹവും, ആദരവും ജനം നല്കിയിരുന്നുവെന്നാണ് വില്യം ലോഗൻ പറയുന്നത്. <ref>William Logan,Malabar.manual Tiruvanandapuram: Charithram Publication, 1981.p 623.</ref> ഇസ്ലാമിലേക്കുള്ള മതമാറ്റം ഇദ്ദേഹത്തിൻറെ കാലത്ത് വ്യാപകമായിരുന്നു.<ref>Dr.Hussain Randathani ,Mappila Malabar , p 61</ref> അടിസ്ഥാന വിഭാഗങ്ങളായിരുന്നു അതിലേറെയും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു വരുന്ന [[കേരളത്തിലെ അവർണ്ണർ |കീഴാള ജനവിഭാഗങ്ങളിൽ]] പെട്ടവരോട് ഉയർന്ന ജാതിക്കാരുടെ ഉച്ചിഷ്ടം ഭക്ഷിക്കാൻ പാടില്ലെന്നും, അവരെ കാണുമ്പോൾ മുൻ ആചാരമനുസരിച്ചു കുമ്പിടുകയോ, കമിഴ്ന്നു കിടക്കുകയോ ചെയ്യരുതെന്നും, പൂർണ്ണമായി നാണം മറച്ച് വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ഫസൽ പൂക്കോയ നൽകിയിരുന്നു. ഇത്തരം നിർദ്ദേശങ്ങൾ ജന്മി കുടിയാൻ സംഘർഷങ്ങൾ പെരുകാനാണ് ഇടയാക്കിയത്. മലബാർ ജില്ലയിൽ നടന്ന ലഹളകളുടെയൊക്കെ പിറകിൽ ഇത്തരം നിർദ്ദേശങ്ങൾ എല്ലാം തന്നെ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചിരുന്നു.<ref>Dr.Hussain Randathani,Mappila Muslims: A Study on society and anti-colonial struggles.Calicut: Other Books, 2007. p94</ref> ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും , ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു കൊണ്ട് കൈ എഴുത്തു പ്രതികൾ മലബാറിലെ [[പള്ളികൾ]] കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിപ്പിക്കുന്നവയായിരുന്നു. വെള്ള പടയുമായി ഏറ്റുമുട്ടി മരണപ്പെട്ട ചേരൂർ രക്ത സാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ചു അവരുടെ കല്ലറകളിൽ സയ്യിദ് ഫസൽ ആരംഭിച്ച [[ചേരൂർ നേർച്ച]] സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് [[കളക്ടർ കനോലി]] വിലയിരുത്തിയത്.<ref>Panikkar, K. N., Against Lord and State: Religion and Peasant Uprisings in Malabar 1836–1921</ref> പത്തൊമ്പതാം നൂറ്റാണ്ടിൻറെ മധ്യത്തിൽ മലബാറിൽ നടന്ന കലാപങ്ങളിൽ സയ്യിദ് ഫസലിന് പങ്കുണ്ടായിരുന്നുവെന്ന് കളക്ടറായിരുന്ന കനോലി മേലധികാരികൾക്കയച്ച റിപ്പോർട്ടിൽ പറയുന്നു.[[തറമ്മൽ ജാറം]], മമ്പുറം പള്ളി എന്നിവ കേന്ദ്രീകരിച്ചു സയ്യിദ് ഫസൽ നടത്തുന്ന റാത്തീബ് ആചാരത്തിൽ ബ്രിട്ടീഷ് വിരുദ്ധ പോരാളികൾ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. <ref> KK Muhammed Abdul Sathar,Mappila Leader in Exile: a political biography of Syed Fazl Pookkoya Thangal , Calicut: Other Books, 2012.p 59</ref> ലഹളകൾക്ക് ഇറങ്ങും മുൻപ് [[മമ്പുറം മഖാം|തറമ്മൽ ജാറം]],[[ നടുവിൽ ജുമുഅത്ത് പള്ളി (ജാറം)|തിരൂരങ്ങാടി നടുവിൽ ജാറം]] എന്നിവ സന്ദർശിച്ചു ബർക്കത്തെടുക്കുകയും സയ്യിദ് ഫസലിൻറെ അനുഗ്രഹം വാങ്ങുകയും ചെയ്യുക ലഹളക്കാരുടെ പതിവായിരുന്നു. [[മഞ്ചേരി പട]], [[കൊളത്തൂർ യുദ്ധം]] , [[മട്ടന്നൂർ യുദ്ധം]] എന്നീ കലാപങ്ങൾക്ക് മുന്നോടിയായി കാലാപകാരികൾ സയ്യിദ് ഫസലിനെയും, [[മമ്പുറം സയ്യിദ് അലവി]]യുടെ ശവ കൂടീരവും സന്ദർശിക്കുകയും അനുഗ്രഹം നേടുകയും ചെയ്തിട്ടുണ്ടെന്നും കലാപകാരികൾക്കു മന്ത്രണം ചെയ്ത ചരടും , തകിടും നൽകിയ '''സയ്യിദ് ഫസൽ''' രക്ത സാക്ഷികളാവാൻ അവരെ അനുഗ്രഹിച്ചെന്നും കനോലി വിവരിക്കുന്നുണ്ട്.<ref> William Logan Malabar Manual - Volume 1 1887 </ref>എന്നാൽ ഈ കലാപങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കിയ റോബിൻസൺ, ഒരിക്കൽ മാത്രമേ സയ്യിദ് ഫസലിന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളു.<ref name=com1>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=54-56}}</ref> കലാപകാരികളിൽ ചിലർ [[മമ്പുറം മഖാം]] സന്ദർശിച്ചതിനെ തെളിവാക്കി കാണിച്ച് സയ്യിദ് ഫസലിനെ അറസ്റ്റ് ചെയ്യണമെന്ന് '''റോബിൻസൺ''' ആവശ്യപ്പെട്ടു. കലാപത്തിന് സഹായിക്കാൻ എന്ന പേരിൽ രചിച്ചിട്ടുള്ള കൃതികളെല്ലാം തന്നെ നേർച്ചയാക്കിയിട്ടുള്ളത് (സമർപ്പിച്ചിട്ടുള്ളത്) മമ്പുറം തങ്ങൾക്കാണെന്നും റിപ്പോർട്ട് പറയുന്നു. മമ്പുറം തങ്ങന്മാരുടെ ബ്രിട്ടീഷ് വിരോധവും റോബിൻസന്റെ റിപ്പോർട്ടിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ ജന്മിത്തത്തിനും, സവർണ്ണരുടെ അനാചാരങ്ങൾക്കുമെതിരേ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയ ഒരാളായിരുന്നു സയ്യിദ് ഫസൽ. അക്രമിക്കാനോ, കുടിയൊഴിപ്പിക്കാനോ വരുന്ന ജന്മികളെ വധിക്കുന്നത് പുണ്യമാണ് എന്നാണ് അദ്ദേഹം അനുയായികളെ പഠിപ്പിച്ചിരുന്നത്.<ref name=mmvl104>{{cite book|title=മലബാർ മാന്വൽ|last=വില്ല്യം|first=ലോഗൻ|publisher=മാതൃഭൂമി ബുക്സ്|isbn=978-81-8265-429-7|year=2012-പുനപ്രസിദ്ധീകരണം|quote=സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ}}</ref> കലാപങ്ങളുടെ കാരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച സ്പെഷൽ കമ്മീഷ്ണർ ടി എൽ സ്‌ട്രേഞ്ചിൻറെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. കലാപങ്ങളുടെ എല്ലാം ഉത്തരവാദി കുപ്രസിദ്ധനായ സയ്യിദ് ഫസലാണെന്നും അയാൾ ദൈവികതയുടെ ഒരു ഭാഗം ആവാഹിച്ച പുണ്യവാളനാണെന്ന് മാപ്പിളമാർ വിശ്വസിക്കുന്നുണ്ടെന്നും . അദ്ദേഹത്തിൻറെ അമാനുഷികതയെക്കുറിച്ച് അവർ അത്ഭുതകഥകൾ പ്രചരിപ്പിക്കുകയും , അനുഗ്രഹത്തിന് അപാരവില നല്കുകയും ചെയ്യുന്നുണ്ട് എന്നെല്ലാമായിരുന്നു സ്ട്രേഞ്ചിനൻറെ കണ്ടെത്തലുകൾ.<ref>ekhara Bandyopādhyāẏa From Plassey to Partition: A History of Modern India 2004 - Page 164 "Three serious incidents occurred in Manjeri in August 1849, in Kulathur in August 1851 — both in south Malabar — and in Mattannur in the north in January 1852. British armed forces were deployed to suppress the revolt. The repressive </ref> [[തൃക്കാളൂർ ലഹള]]യിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട മാപ്പിള പോരാളികളുടെ വാളിൽ ബർക്കത്തിനായി (പുണ്യത്തിനായി) മമ്പുറം ഫസൽ തങ്ങളുടെ പേര് ലേഖനം ചെയ്തിരുന്നു .<ref>M.Gangadharan. 'Mampuram Thanganmarude Kalavum Akalavum', Syed Fasal: AdhiniveshavirudhaCharitratile Nitya Sannidhyam, ( Thiruvananthapuram: Chintha Publishers</ref> ഇത്തരം തെളിവുകളുടേയും, നിലപാടുകളുടേയും വെളിച്ചത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കലാപങ്ങളിൽ ഫസലിനും പങ്കുണ്ടാവാം എന്ന തീരുമാനത്തിലെത്തിച്ചേരാൻ ബ്രിട്ടീഷുകാർ തയ്യാറായത്.<ref name=msfpt44>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.കെ.കെ.മുഹമ്മദ് |first=അബ്ദുൾ സത്താർ|publisher=ചിന്ത|isbn=93-823-2853-X|page=44|quote=പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപങ്ങളും മമ്പുറം തങ്ങന്മാരും }}</ref> ഫസൽ തങ്ങളെ ഔപചാരികമായി വിചാരണക്ക് കൊണ്ടു വരണോ ഗവണ്മെന്റിന്റെ തടവുകാരനായി ശിക്ഷിക്കണോ ഒച്ചപ്പാടുണ്ടാക്കാതെ നാട് കടത്തണമോ എന്നതായിരുന്നു സർക്കാരിന് മുന്നിലെ വെല്ലു വിളി. ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കനോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ==നാടുകടത്തൽ== സയ്യിദ് ഫസൽ 1852ലാണ് തന്റെ ബന്ധുക്കളോടൊപ്പം അറേബ്യയിലേക്ക് പോകുന്നത്. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്.<ref name=com11>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=266}}</ref> സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കനോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.<ref name=conly1>ലെറ്റർ ഫ്രം എച്ച്.വി.കോണോലി ടു II, പൈക്രാഫ്ട്,Sec, ടു ഗവൺമെന്റ്. തീയതി 7 ഫെബ്രുവരി 1852</ref> സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കനോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കളക്ടർ സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡെപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.<ref name=com277>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=277}}</ref> 1852 മാർച്ച് 19ന് രണ്ട് പുത്രന്മാരും , സഹോദരിയും ഉൾപ്പെട്ട ബന്ധുക്കളുമായി 57 പേരെയും സർക്കാർ സയ്യിദ് ഫസലിനോടൊപ്പം മെക്കയിലേക്കു നാടുകടത്തി.1855 ഇൽ [[കളക്ടർ കനോലി]] ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അധികാരികളെ വെട്ടിക്കൊന്നു മാപ്പിള കലാപകാരികൾ തങ്ങളെ നാടുകടത്തിയതിന് പകരം വീട്ടി.<ref>William Logan Malabar Manual - Volume 1 1887 - Page 576</ref> == വിദേശവാസം == യമനിലെ [[ഹദ്റൽ മൗത്ത്]], [[മസ്കറ്റ്]], [[ഈജിപത്]], [[ഇസ്‌താംബൂൾ]] എന്നിവിടങ്ങളിൽ മത- രാഷ്ട്രീയ- അദ്ധ്യാത്മ മേഖലകളിൽ പ്രവർത്തിച്ച ഇദ്ദേഹം, ആനത്തോളിയയിലിലെ [[ബാ അലവിയ്യ]] സൂഫി ധാരയുടെ ഖലീഫയും , ആചാര്യനുമായുള്ള ചുമതലകളും വഹിച്ചിരുന്നു. ഫസൽ തങ്ങൾ താമസിച്ചിരുന്ന ഇസ്താംബൂളിലെ സോഫിലാർ സൂഫി ആശ്രമത്തിലെ സന്യാസി ആചാര്യന്മാർ (24- 09- 1859 ന്) ഓട്ടോമൻ ചക്രവർത്തിക്ക് അയച്ച എഴുത്തിൽ ഫസൽ തങ്ങളെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ് “ഹിന്ദിലെ പ്രവാചക പരമ്പരയിൽ പ്രധാനിയായ സയ്യിദ് ഫസൽ [[ഖാദിരിയ്യ]] ത്വരീഖത്തിലെ മഹാനായ ഖലീഫമാരിലൊരാളാണ്. അദ്ദേഹം [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ജീലാനിയുടെ]] നിത്യ പിൻഗാമികളിൽ ഒരുവനും , പ്രാർത്ഥനക്കായി സമീപിക്കപ്പെടേണ്ട വ്യക്തിത്വവുമാണ്.   ഇസ്‌താംബൂളിൽ നിന്നും മെക്കയിലെത്തിയ മമ്പുറം സയ്യിദ് ഫസൽ പതിനാറു വര്ഷം അവിടം കഴിച്ചു കൂട്ടി. ഈ സമയം ഓട്ടോമൻ ഖലീഫയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. [[ഹിജാസ് റെയിൽവേ]] അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കു പിന്നിലെ ചാലക ശക്തിയും ഫസലായിരുന്നു. വിദേശ വാസത്തിനിടയിലും മലയാള കരയുമായി ബന്ധം നില നിർത്താൻ ഫസൽ ശ്രദ്ധിച്ചിരുന്നു. നേർച്ചകളിൽ [[മുട്ടും വിളിയും]] പാടുണ്ടോ എന്ന മത വിധി ആരാഞ്ഞവർക്കു പാടില്ലെന്നും നേർച്ചകൾ [[വാദ്യ മേളങ്ങൾ]] ഇല്ലാതെ ഇസ്‌ലാമികമായി നടത്തണമെന്നും പറഞ്ഞു ഫസൽ വിധി അയച്ചു നൽകിയത് ഇതിന് തെളിവാണ്.തൻറെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം [[ഇസ്താംബൂൾ]] സന്ദർശിച്ചു. സയ്യിദ് പിന്നീട് സുഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിൻറെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാ‍ജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു. പിന്നീട് സുഫാറിലെ ഗോത്രങ്ങളുടെ കലാപം കാരണം സയ്യിദിന് അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഫസലും കുടുംബവും തിരികെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചുപോയി. ഖലീഫയുടെ മത ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു. സേവന പ്രവർത്തനങ്ങൾ മുൻനിർത്തി [[ഫദ്ൽ പാഷ]] എന്ന പട്ടം നൽകി ഓട്ടോമൻ ഖിലാഫത്ത് ഫസലിനെ ആദരിച്ചിരുന്നു. അല്ലാമ ആരിഫ് അഹ്മദ് അൽ-അതാസ്, അല്ലാമ ഷെയ്ക്ക് അബുബക്കർ അയ്ദറൂസി ഹൈദരാബാദ് , ഷെയ്ഖ് ഹുസൈൻ അൽ-ഹിബ്ശി , അലവി അബ്ദുറഹ്മാൻ അൽ-മശ്ഹൂർ, സാലിം അൽ-ബാർ, അഹമ്മദ് സുമയ്ത് എന്നിവർ സയ്യിദ് ഫസലിൻറെ ആത്മീയ ശിഷ്യന്മാരിൽ പ്രധാനികളാണ്. 1901 ജനുവരി ഒമ്പതിന് എഴുപത്തി എട്ടാം വയസ്സിൽ ഇസ്‌താംബൂളിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു. സുൽത്താൻ മഹമൂദ് ഖാന്റെ കല്ലറയ്ക്കു സമീപം അന്ത്യ വിശ്രമമൊരുക്കി ==ഗ്രന്ഥങ്ങൾ== *[[ഉദ്ദത്തുൽ ഉമറാഅ്]] = (ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു രചിച്ച കൃതി ) *ത്വരീഖത്തുൻ ഹനീഫ = ([[തസ്സ്വവുഫ്]]) *കൗകബുദ്ദുറർ = (തസ്സ്വഫുഫ്) *ഹുലലുല് ഇഹ്സാൻ ലി തഹ്സീനിൽ ഇൻസാൻ = (തസ്സ്വവുഫ്) *ഈസാഹുൽ-അസ്രാറിൽ-ഉൽവിയ വ മിൻഹാജു-സാദതിൽ-അലവിയ = (തസ്സ്വവുഫ്) *ത്വരീഖത്തുൽ-ഹനീഫതുൽ സംഹ = (തസ്സ്വവുഫ്) *അസാസുൽ ഇസ്ലാം = (ഇസ്ലാമിക പ്രബോധനം ) *ബവാരികുൽ ഫത്താന ലി തഖ്വിയതുൽ ബിത്താന = (സൗഹൃദ രചന) *ഫുസൂസാതുൽ ഇസ്ലാം = (ഇസ്ലാമിക പ്രബോധനം ) *നുബ്ജതുന് അലാ അലവി മൗലദ്ദെവില = (സയ്യിദ് അലവിയുടെ ചരിത്രവും അത്ഭുത പ്രവർത്തനങ്ങളും അപദാനങ്ങളും അടങ്ങിയത്) *തൻബീഹുൽ ഗാഫിലീൻ<ref name="സക്കീർ38">{{cite book |last1=SAKKEER HUSSIAN.E.M |title=ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS |page=38 |url=https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=28 |accessdate=4 നവംബർ 2019 |archive-date=2020-07-26 |archive-url=https://web.archive.org/web/20200726181349/https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=28 |url-status=dead }}</ref>, *അദ്ദുറുൽ മൻസൂം =='''കൂടുതൽ വായനക്ക്'''== [http://www.prabodhanam.net/oldissues/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 1] {{Webarchive|url=https://web.archive.org/web/20190712101435/http://www.prabodhanam.net/oldissues/html/issues/Pra_28.7.2007/hussain.pdf |date=2019-07-12 }}, [http://www.prabodhanam.net/oldissues/html/issues/Pra_4.8.2007/kt.husain.pdf ഭാഗം 2] {{Webarchive|url=https://web.archive.org/web/20190712040610/http://www.prabodhanam.net/oldissues/html/issues/Pra_4.8.2007/kt.husain.pdf |date=2019-07-12 }}, [http://www.prabodhanam.net/oldissues/html/issues/Pra_18.8.2007/husain.pdf ഭാഗം 3] {{Webarchive|url=https://web.archive.org/web/20190712040259/http://www.prabodhanam.net/oldissues/html/issues/Pra_18.8.2007/husain.pdf |date=2019-07-12 }} ==അവലംബം== {{reflist|2}} [[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]] [[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]] [[വർഗ്ഗം:1824-ൽ ജനിച്ചവർ]] [[വർഗ്ഗം:മമ്പുറം തങ്ങന്മാർ]] [[വർഗ്ഗം: കേരളീയ സൂഫികൾ]] 30wt6lwpe2f52w6t8y6of5guzox0ih6 4634183 4634182 2026-06-29T10:26:05Z Vicharam 9387 /* വിദേശവാസം */ 4634183 wikitext text/x-wiki {{PU|Sayyid Fazal Pookkoya Thangal}} {{Infobox_Muslim scholars | image_name = | image_caption = | notability = [[മുസ്‌ലിം പണ്ഡിതൻ]] | era = | color = #cef2e0 | name = മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ | title= [[മലബാർ കലാപം|മലബാർ കലാപകാലത്തെ]] പ്രമുഖ മുസ്ലിം പണ്ഡിതൻ | birth = [[1824]] | birth_place = | death = {{death year and age|1901|1824|df=yes}} | death_place = തുർക്കി | Ethnicity = [[മലയാളി]] | Region = [[മലബാർ]] | Maddhab = [[അശ്അരി]] , [[ശാഫിഈ]] | school tradition= [[ഖാദിരിയ്യ]] | main_interests = [[സൂഫിസം]],[[തത്ത്വ ചിന്ത]], [[രാഷ്ട്രീയ ഇസ്ലാം]] | notable idea= <!--| works = ‌--> | influences = [[മമ്പുറം തങ്ങൾ|സയ്യിദ് അലവി തങ്ങൾ]] , [[അബ്ദുൽ ഖാദിർ കൈലാനി]] | influenced = |}} [[കേരളം|കേരളത്തിൽ]] ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ച മത പണ്ഡിതനായിരുന്നു<ref name="IM3">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |location=Abstract |page=3 |url=https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |accessdate=14 നവംബർ 2019 |archive-date=2020-04-07 |archive-url=https://web.archive.org/web/20200407235835/https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |url-status=dead }}</ref> '''സയ്യിദ് ഫസൽ തങ്ങൾ'''<ref>Dr. Husain Randathani: Genesis and Growth of the Mappila Community, merawatan, 2009</ref>. മുഴുവൻ പേര് മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. '''''മമ്പുറം തങ്ങൾ രണ്ടാമൻ''''' എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ചൂഷണം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും, പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭത്തിലും മലബാറിൽ കർഷക കലാപങ്ങൾ ഉയർന്നു വന്നത്. മലബാറിലെ മുസ്ലിം പണ്ഡിതന്മാരിൽ ഒരു വിഭാഗം ചൂഷണം ചെയ്യപ്പെട്ട ജനവിഭാഗങ്ങളെ പ്രതികരണശേഷിയുള്ളവരാക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.<ref name=msfpt1>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.കെ.കെ.എൻ|first=കുറുപ്പ്|publisher=ചിന്ത|isbn=93-823-2853-X|page=11}}</ref> ചൂഷണവും, മർദ്ദനവും എതിർക്കുന്നതിനുവേണ്ടിയുള്ള ആശയരൂപീകരണത്തിനു സയ്യിദ് ഫസൽ പൂക്കോയ തങ്ങളേപ്പോലുള്ളവർ നിർണ്ണായക പങ്കു വഹിച്ചിരുന്നു. ==ജീവചരിത്രം== [[File:മമ്പുറം തങ്ങളുടെ വീട്.jpg|thumb|മമ്പുറം തങ്ങളുടെ വീട്]] [[സയ്യിദ് അലവി തങ്ങൾ|സയ്യിദ് അലവി തങ്ങളുടേയും]] ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ തങ്ങൾ ജനിച്ചു.<ref name=msfpt23>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.എം|first=ഗംഗാധരൻ|publisher=ചിന്ത|isbn=93-823-2853-X|page=23|quote=മമ്പുറം തങ്ങന്മാരുടെ കാലവും അകാലവും}}</ref> പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന [[സയ്യിദ് അലവി തങ്ങൾ|സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ]] അറിയപ്പെടുന്ന [[സൂഫി]] യോഗിയും , മതപണ്ഡിതനുമായിരുന്നു. പ്രാഥമിക പഠനം ചാലിലകത്ത് ഖുസ്സയ് ഹാജിയിൽ നിന്നും തുടർ പഠനം [[ഔക്കോയ മുസ്ലിയാർ]], [[ബൈത്താൻ മുഹമ്മദ് മുസ്ലിയാർ]],ഖാളി മുഹ്യുദ്ദീൻ കോഴിക്കോട് എന്നിവരിലൂടെയും കരസ്ഥമാക്കിയ ഫസൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസ്സവുഫ് എന്നീ വിജ്ഞാനങ്ങളിൽ അവഗാഹം നേടുകയും, [[ഖാദിരിയ്യ]] [[ബാ അലവിയ്യ]] ആത്മീയ സരണി കരസ്ഥമാക്കുകയും ചെയ്തു.<ref name=madnul1>മഅദനുൽയവാകീത്, സയ്യിദ് ഫസലിൻറെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അറബി-മലയാളം കാവ്യം - കുഴിയന്തടത്തിൽ അബ്ദുൾറഹ്മാൻ</ref> ഖാദിരിയ്യ ബാ അലവിയ്യ സരണിയിൽ പിതാവായ സയ്യിദ് അലവി, [[ഖുസ്സയ് ഹാജി]], അബുകോയ മുസ്ലിയാർ, [[ഉമർ ഖാളി]] എന്നിവരൊക്കെയും [[മുർഷിദ്]] [[മുറബ്ബി]]മാരാണ്. <ref>മിസ്ബാഹുൽ ഫുആദ് കാഞ്ഞിരാല കുഞ്ഞായിൻ</ref> തുടർന്ന് മക്കയിലും യമനിലും ഉപരിപഠനം നടത്തി ഹള്റൽ മൗത്തിലെ ശൈഖ് സയ്യിദ് അബ്ദുല്ല ബിൻ ഉമർ എന്ന സന്യാസി വര്യനിൽ നിന്നും ഇജാസിയ്യത്തുകൾ കരസ്ഥമാക്കുകയും ചെയ്തു. <ref>കെ കെ മുഹമ്മദ് സത്താർ മലബാറിലെ രത്നങ്ങൾ പേ:29</ref> 1844ൽ പിതാവ് അന്തരിച്ചപ്പോഴേക്കും '''സയ്യിദ് ഫസൽ''' പേരെടുത്ത ഒരു മതപണ്ഡിതനും,ആത്മീയ ജ്ഞാനിയും, ബ്രിട്ടീഷ് വിരോധിയും ആയി തീർന്നിരുന്നു<ref>സയ്യിദ് ഫസൽ തങ്ങൾ-മലയാളത്തിലെ മഹാരഥന്മാർ -നെല്ലിക്കുത്ത് മുഹമ്മദ് </ref>.സയ്യിദ് അലവി മരണപ്പെടുമ്പോൾ ഫസൽ പൂക്കോയക്ക് ഇരുപത് വയസായിരുന്നു പ്രായം. പിതാവിൻറെ മരണാനന്തരം മക്ക- മദീന തീർത്ഥ യാത്ര നടത്തിയ ഫസൽ പൂക്കോയ അഞ്ചു വർഷത്തിലേറെ അവിടെ താമസിച്ചു പ്രശസ്ത അധ്യാപകരിൽ നിന്നും വിജ്ഞാനം ആർജ്ജിച്ച് 1849 ഇൽ നാട്ടിലേക്ക് തിരിച്ചെത്തി. ==രാഷ്ട്രീയം== ഒരു [[മതപണ്ഡിതൻ]] എന്നതിലുപരി ചുറ്റുപാടിനോടും, സമകാലീന സംഭവങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാൻ ഒട്ടും മടികാട്ടിയിരുന്നില്ല ഫസൽ തങ്ങൾ. ഫസലിൻറെ രാഷ്ട്രീയ വീക്ഷണത്തിൽ ജമാലുദ്ദീൻ അഫ്ഘാനിയുടെ പാൻ ഇസ്ലാമിസത്തിൻറെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചരിത്ര പണ്ഡിതനായ സ്റ്റീഫൻ.എഫ്.ഡെയിൽ അഭിപ്രായപ്പെടുന്നു. 1852 ൽ അറേബ്യയിലെത്തിയതിനുശേഷമുള്ള ഫസലിൻറെ പ്രവർത്തനങ്ങൾ ഇതിന് അടിവരയിടുന്നുവെന്നും ഡെയിൽ സമർത്ഥിക്കുന്നു.<ref name=menondale1>സയ്യിദ്സ് ഇൻ മലബാർ, മേനോൻ & ഡെയിൽ, പേജ് 4</ref>നജ്ദിലെ ഇസ്ലാമിക പണ്ഡിതൻ [[ഇബ്നു വഹാബും]] ഫസലിനെ സ്വാധീനിച്ചിരിക്കാമെന്ന് പാശ്ചാത്യ നിരൂപകർ കരുതുന്നു. [[ഖുർആനും]], പ്രവാചക ചര്യയുമാണ് താൻ മാതൃക ആക്കുന്നത് എന്ന ഫസലിന്റെ പ്രഖ്യാപനവും ഇസ്ലാമിക ഖിലാഫത്തിനായി പ്രയത്നിച്ചതും [[ജലാലുദ്ദീൻ അഫ്ഗാനി]] , [[ഇബ്നു വഹാബ്]] എന്നിവരുടെ സ്വാധീനത്തിനു തെളിവാണെന്ന് അവർ കരുതുന്നു.<ref>Roger Allen: “Spies, Scandals and Sultans: Istanbul in the twilight of the Ottoman Empire”, Rowman Little Field, US</ref> എന്നാൽ പാരമ്പര്യ മുസ്ലിങ്ങളും, സൂഫികളും ഇത്തരം കണ്ടെത്തലുകളെ നഖ ശികാന്തം നിരാകരിക്കുന്നു. ആദ്യകാലം മുതൽക്കേ സൂഫികൾ രാഷ്ട്രീയത്തിലും, ഖിലാഫത്തിലും ഇടപെടുന്നവരാണെന്നും [[ബ്രിട്ടീഷ്]] വിരുദ്ധ [[സൂഫി]] [[ഓട്ടോമൻ]] ഭരണത്തിന് വേണ്ടി പ്രവർത്തിച്ച ഫസലിനേയും [[ഓട്ടോമൻ]] വിരുദ്ധ ചേരിയിയിലായിരുന്ന ഇബ്നു വഹാബിനേയും ഒരുമിച്ചു കെട്ടുന്നത് അബദ്ധമാണെന്നും , സൂഫികളുടെ അടക്കമുള്ള എല്ലാ മുസ്ലിങ്ങളുടെയും അടിസ്ഥാനം [[ഖുർആനും]], [[പ്രവാചക ചര്യ]]യുമാണെന്നിരിക്കെ അത് ഇബ്നു വഹാബിന്റെ മാത്രം അടിസ്ഥാനമായി കരുതുന്നത് ഈ വിഷയത്തിൽ ചരിത്രകാരന്മാർക്കു പറ്റിയ തെറ്റാണെന്നും അവർ കരുതുന്നു.<ref>അബൂബക്ര് ടി. ഹുദവി കരുവാരകുണ്ട്- അവബോധത്തിന്റെ അടയാളങ്ങള്- sathyadhara</ref><ref>മദീനയിലേക്കുള്ള പാതയില് സൂഫികള്ക്കെന്തുകാര്യം</ref>സയ്യിദ് ഫസൽ നടത്തി വന്ന [[റാത്തീബ്]], [[മൗലൂദ്]], നേർച്ച സദസ്സുകളൊക്കെ ഇബ്നു വഹാബിൻറെ ചിന്താഗതികളുമായി യോജിക്കാത്തതാണെന്ന് ചില ചരിത്രകാരന്മാരും സമർത്ഥിക്കുന്നു. <ref>KK Muhammed Abdul Sathar, Mappila Leader in Exile: a political biography of Syed Fazl Pookkoya Thangal , Calicut: Other Books, 2012.p 59</ref> ==കലാപങ്ങൾ== [[മെക്ക|മക്കയിലെ]]യിലെ പഠന ശേഷം മലബാറിലേക്ക് തിരിച്ചു വന്ന '''മമ്പുറം ഫസൽ''' പിതാവിൻറെ കർമ്മ ഭൂമിയായ [[മമ്പുറം]] കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ചു.ലളിത ജീവിതമായിരുന്നു സയ്യിദ് ഫസൽ നയിച്ചിരുന്നത്. മമ്പുറത്തുള്ള [[സാവിയ|സാംബ്രി ]] (ചെറിയ പള്ളി) ജുമുഅത്ത് പള്ളിയായി വികസിപ്പിച്ചത് ഇദ്ദേഹമാണ്.മാപ്പിളമാരിലും കീഴാള വിഭാഗങ്ങളിലും അടിയുറച്ച സ്വാധീനമായിരുന്നു സയ്യിദ് ഫസലിന്. അദ്ദേഹം [[കറാമത്ത്]] എന്ന അത്ഭുതങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ളവനാണെന്നും പുണ്യാളനാണെന്നും സർവ്വജനങ്ങളും വിശ്വസിച്ചിരുന്നു. ഹിന്ദു- മുസ്ലിം- കീഴാള വ്യത്യാസമില്ലാതെ അദ്ദേഹത്തിൻറെ അനുഗ്രഹം തേടി സന്ദർശക പ്രവാഹം പതിവായിരുന്നു.<ref>Moyin Hudawi Malayamma and Mahamood Panangagara,Mamburam Thangal: Jeevitam Atmeeyata Porattam,Chemmad: ASAs Book Cell, 2009.p 82</ref> സയ്യിദ് ഫസലിൻറെ കാൽപാദം പതിഞ്ഞ മണൽ വരെ സൂക്ഷിക്കുമാറുള്ള സ്നേഹവും, ആദരവും ജനം നല്കിയിരുന്നുവെന്നാണ് വില്യം ലോഗൻ പറയുന്നത്. <ref>William Logan,Malabar.manual Tiruvanandapuram: Charithram Publication, 1981.p 623.</ref> ഇസ്ലാമിലേക്കുള്ള മതമാറ്റം ഇദ്ദേഹത്തിൻറെ കാലത്ത് വ്യാപകമായിരുന്നു.<ref>Dr.Hussain Randathani ,Mappila Malabar , p 61</ref> അടിസ്ഥാന വിഭാഗങ്ങളായിരുന്നു അതിലേറെയും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു വരുന്ന [[കേരളത്തിലെ അവർണ്ണർ |കീഴാള ജനവിഭാഗങ്ങളിൽ]] പെട്ടവരോട് ഉയർന്ന ജാതിക്കാരുടെ ഉച്ചിഷ്ടം ഭക്ഷിക്കാൻ പാടില്ലെന്നും, അവരെ കാണുമ്പോൾ മുൻ ആചാരമനുസരിച്ചു കുമ്പിടുകയോ, കമിഴ്ന്നു കിടക്കുകയോ ചെയ്യരുതെന്നും, പൂർണ്ണമായി നാണം മറച്ച് വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ഫസൽ പൂക്കോയ നൽകിയിരുന്നു. ഇത്തരം നിർദ്ദേശങ്ങൾ ജന്മി കുടിയാൻ സംഘർഷങ്ങൾ പെരുകാനാണ് ഇടയാക്കിയത്. മലബാർ ജില്ലയിൽ നടന്ന ലഹളകളുടെയൊക്കെ പിറകിൽ ഇത്തരം നിർദ്ദേശങ്ങൾ എല്ലാം തന്നെ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചിരുന്നു.<ref>Dr.Hussain Randathani,Mappila Muslims: A Study on society and anti-colonial struggles.Calicut: Other Books, 2007. p94</ref> ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും , ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു കൊണ്ട് കൈ എഴുത്തു പ്രതികൾ മലബാറിലെ [[പള്ളികൾ]] കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിപ്പിക്കുന്നവയായിരുന്നു. വെള്ള പടയുമായി ഏറ്റുമുട്ടി മരണപ്പെട്ട ചേരൂർ രക്ത സാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ചു അവരുടെ കല്ലറകളിൽ സയ്യിദ് ഫസൽ ആരംഭിച്ച [[ചേരൂർ നേർച്ച]] സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് [[കളക്ടർ കനോലി]] വിലയിരുത്തിയത്.<ref>Panikkar, K. N., Against Lord and State: Religion and Peasant Uprisings in Malabar 1836–1921</ref> പത്തൊമ്പതാം നൂറ്റാണ്ടിൻറെ മധ്യത്തിൽ മലബാറിൽ നടന്ന കലാപങ്ങളിൽ സയ്യിദ് ഫസലിന് പങ്കുണ്ടായിരുന്നുവെന്ന് കളക്ടറായിരുന്ന കനോലി മേലധികാരികൾക്കയച്ച റിപ്പോർട്ടിൽ പറയുന്നു.[[തറമ്മൽ ജാറം]], മമ്പുറം പള്ളി എന്നിവ കേന്ദ്രീകരിച്ചു സയ്യിദ് ഫസൽ നടത്തുന്ന റാത്തീബ് ആചാരത്തിൽ ബ്രിട്ടീഷ് വിരുദ്ധ പോരാളികൾ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. <ref> KK Muhammed Abdul Sathar,Mappila Leader in Exile: a political biography of Syed Fazl Pookkoya Thangal , Calicut: Other Books, 2012.p 59</ref> ലഹളകൾക്ക് ഇറങ്ങും മുൻപ് [[മമ്പുറം മഖാം|തറമ്മൽ ജാറം]],[[ നടുവിൽ ജുമുഅത്ത് പള്ളി (ജാറം)|തിരൂരങ്ങാടി നടുവിൽ ജാറം]] എന്നിവ സന്ദർശിച്ചു ബർക്കത്തെടുക്കുകയും സയ്യിദ് ഫസലിൻറെ അനുഗ്രഹം വാങ്ങുകയും ചെയ്യുക ലഹളക്കാരുടെ പതിവായിരുന്നു. [[മഞ്ചേരി പട]], [[കൊളത്തൂർ യുദ്ധം]] , [[മട്ടന്നൂർ യുദ്ധം]] എന്നീ കലാപങ്ങൾക്ക് മുന്നോടിയായി കാലാപകാരികൾ സയ്യിദ് ഫസലിനെയും, [[മമ്പുറം സയ്യിദ് അലവി]]യുടെ ശവ കൂടീരവും സന്ദർശിക്കുകയും അനുഗ്രഹം നേടുകയും ചെയ്തിട്ടുണ്ടെന്നും കലാപകാരികൾക്കു മന്ത്രണം ചെയ്ത ചരടും , തകിടും നൽകിയ '''സയ്യിദ് ഫസൽ''' രക്ത സാക്ഷികളാവാൻ അവരെ അനുഗ്രഹിച്ചെന്നും കനോലി വിവരിക്കുന്നുണ്ട്.<ref> William Logan Malabar Manual - Volume 1 1887 </ref>എന്നാൽ ഈ കലാപങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കിയ റോബിൻസൺ, ഒരിക്കൽ മാത്രമേ സയ്യിദ് ഫസലിന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളു.<ref name=com1>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=54-56}}</ref> കലാപകാരികളിൽ ചിലർ [[മമ്പുറം മഖാം]] സന്ദർശിച്ചതിനെ തെളിവാക്കി കാണിച്ച് സയ്യിദ് ഫസലിനെ അറസ്റ്റ് ചെയ്യണമെന്ന് '''റോബിൻസൺ''' ആവശ്യപ്പെട്ടു. കലാപത്തിന് സഹായിക്കാൻ എന്ന പേരിൽ രചിച്ചിട്ടുള്ള കൃതികളെല്ലാം തന്നെ നേർച്ചയാക്കിയിട്ടുള്ളത് (സമർപ്പിച്ചിട്ടുള്ളത്) മമ്പുറം തങ്ങൾക്കാണെന്നും റിപ്പോർട്ട് പറയുന്നു. മമ്പുറം തങ്ങന്മാരുടെ ബ്രിട്ടീഷ് വിരോധവും റോബിൻസന്റെ റിപ്പോർട്ടിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ ജന്മിത്തത്തിനും, സവർണ്ണരുടെ അനാചാരങ്ങൾക്കുമെതിരേ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയ ഒരാളായിരുന്നു സയ്യിദ് ഫസൽ. അക്രമിക്കാനോ, കുടിയൊഴിപ്പിക്കാനോ വരുന്ന ജന്മികളെ വധിക്കുന്നത് പുണ്യമാണ് എന്നാണ് അദ്ദേഹം അനുയായികളെ പഠിപ്പിച്ചിരുന്നത്.<ref name=mmvl104>{{cite book|title=മലബാർ മാന്വൽ|last=വില്ല്യം|first=ലോഗൻ|publisher=മാതൃഭൂമി ബുക്സ്|isbn=978-81-8265-429-7|year=2012-പുനപ്രസിദ്ധീകരണം|quote=സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ}}</ref> കലാപങ്ങളുടെ കാരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച സ്പെഷൽ കമ്മീഷ്ണർ ടി എൽ സ്‌ട്രേഞ്ചിൻറെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. കലാപങ്ങളുടെ എല്ലാം ഉത്തരവാദി കുപ്രസിദ്ധനായ സയ്യിദ് ഫസലാണെന്നും അയാൾ ദൈവികതയുടെ ഒരു ഭാഗം ആവാഹിച്ച പുണ്യവാളനാണെന്ന് മാപ്പിളമാർ വിശ്വസിക്കുന്നുണ്ടെന്നും . അദ്ദേഹത്തിൻറെ അമാനുഷികതയെക്കുറിച്ച് അവർ അത്ഭുതകഥകൾ പ്രചരിപ്പിക്കുകയും , അനുഗ്രഹത്തിന് അപാരവില നല്കുകയും ചെയ്യുന്നുണ്ട് എന്നെല്ലാമായിരുന്നു സ്ട്രേഞ്ചിനൻറെ കണ്ടെത്തലുകൾ.<ref>ekhara Bandyopādhyāẏa From Plassey to Partition: A History of Modern India 2004 - Page 164 "Three serious incidents occurred in Manjeri in August 1849, in Kulathur in August 1851 — both in south Malabar — and in Mattannur in the north in January 1852. British armed forces were deployed to suppress the revolt. The repressive </ref> [[തൃക്കാളൂർ ലഹള]]യിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട മാപ്പിള പോരാളികളുടെ വാളിൽ ബർക്കത്തിനായി (പുണ്യത്തിനായി) മമ്പുറം ഫസൽ തങ്ങളുടെ പേര് ലേഖനം ചെയ്തിരുന്നു .<ref>M.Gangadharan. 'Mampuram Thanganmarude Kalavum Akalavum', Syed Fasal: AdhiniveshavirudhaCharitratile Nitya Sannidhyam, ( Thiruvananthapuram: Chintha Publishers</ref> ഇത്തരം തെളിവുകളുടേയും, നിലപാടുകളുടേയും വെളിച്ചത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കലാപങ്ങളിൽ ഫസലിനും പങ്കുണ്ടാവാം എന്ന തീരുമാനത്തിലെത്തിച്ചേരാൻ ബ്രിട്ടീഷുകാർ തയ്യാറായത്.<ref name=msfpt44>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.കെ.കെ.മുഹമ്മദ് |first=അബ്ദുൾ സത്താർ|publisher=ചിന്ത|isbn=93-823-2853-X|page=44|quote=പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപങ്ങളും മമ്പുറം തങ്ങന്മാരും }}</ref> ഫസൽ തങ്ങളെ ഔപചാരികമായി വിചാരണക്ക് കൊണ്ടു വരണോ ഗവണ്മെന്റിന്റെ തടവുകാരനായി ശിക്ഷിക്കണോ ഒച്ചപ്പാടുണ്ടാക്കാതെ നാട് കടത്തണമോ എന്നതായിരുന്നു സർക്കാരിന് മുന്നിലെ വെല്ലു വിളി. ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കനോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ==നാടുകടത്തൽ== സയ്യിദ് ഫസൽ 1852ലാണ് തന്റെ ബന്ധുക്കളോടൊപ്പം അറേബ്യയിലേക്ക് പോകുന്നത്. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്.<ref name=com11>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=266}}</ref> സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കനോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.<ref name=conly1>ലെറ്റർ ഫ്രം എച്ച്.വി.കോണോലി ടു II, പൈക്രാഫ്ട്,Sec, ടു ഗവൺമെന്റ്. തീയതി 7 ഫെബ്രുവരി 1852</ref> സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കനോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കളക്ടർ സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡെപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.<ref name=com277>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=277}}</ref> 1852 മാർച്ച് 19ന് രണ്ട് പുത്രന്മാരും , സഹോദരിയും ഉൾപ്പെട്ട ബന്ധുക്കളുമായി 57 പേരെയും സർക്കാർ സയ്യിദ് ഫസലിനോടൊപ്പം മെക്കയിലേക്കു നാടുകടത്തി.1855 ഇൽ [[കളക്ടർ കനോലി]] ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അധികാരികളെ വെട്ടിക്കൊന്നു മാപ്പിള കലാപകാരികൾ തങ്ങളെ നാടുകടത്തിയതിന് പകരം വീട്ടി.<ref>William Logan Malabar Manual - Volume 1 1887 - Page 576</ref> == വിദേശവാസം == യമനിലെ [[ഹളർമൌത്ത്|ഹദ്റൽ മൗത്ത്]], [[മസ്കറ്റ്]], [[ഈജിപ്റ്റ്|ഈജിപത്]], [[ഇസ്താംബുൾ|ഇസ്‌താംബൂൾ]] എന്നിവിടങ്ങളിൽ മത- രാഷ്ട്രീയ- അദ്ധ്യാത്മ മേഖലകളിൽ പ്രവർത്തിച്ച ഇദ്ദേഹം, ആനത്തോളിയയിലിലെ [[ബാ അലവിയ്യ]] സൂഫി ധാരയുടെ ഖലീഫയും , ആചാര്യനുമായുള്ള ചുമതലകളും വഹിച്ചിരുന്നു. ഫസൽ തങ്ങൾ താമസിച്ചിരുന്ന ഇസ്താംബൂളിലെ സോഫിലാർ സൂഫി ആശ്രമത്തിലെ സന്യാസി ആചാര്യന്മാർ (24- 09- 1859 ന്) ഓട്ടോമൻ ചക്രവർത്തിക്ക് അയച്ച എഴുത്തിൽ ഫസൽ തങ്ങളെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ് “ഹിന്ദിലെ പ്രവാചക പരമ്പരയിൽ പ്രധാനിയായ സയ്യിദ് ഫസൽ [[ഖാദിരിയ്യ]] ത്വരീഖത്തിലെ മഹാനായ ഖലീഫമാരിലൊരാളാണ്. അദ്ദേഹം [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ജീലാനിയുടെ]] നിത്യ പിൻഗാമികളിൽ ഒരുവനും , പ്രാർത്ഥനക്കായി സമീപിക്കപ്പെടേണ്ട വ്യക്തിത്വവുമാണ്.   ഇസ്‌താംബൂളിൽ നിന്നും മെക്കയിലെത്തിയ മമ്പുറം സയ്യിദ് ഫസൽ പതിനാറു വര്ഷം അവിടം കഴിച്ചു കൂട്ടി. ഈ സമയം ഓട്ടോമൻ ഖലീഫയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. [[ഹിജാസ് റെയിൽവേ]] അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കു പിന്നിലെ ചാലക ശക്തിയും ഫസലായിരുന്നു. വിദേശ വാസത്തിനിടയിലും മലയാള കരയുമായി ബന്ധം നില നിർത്താൻ ഫസൽ ശ്രദ്ധിച്ചിരുന്നു. നേർച്ചകളിൽ [[മുട്ടും വിളിയും]] പാടുണ്ടോ എന്ന മത വിധി ആരാഞ്ഞവർക്കു പാടില്ലെന്നും നേർച്ചകൾ [[വാദ്യ മേളങ്ങൾ]] ഇല്ലാതെ ഇസ്‌ലാമികമായി നടത്തണമെന്നും പറഞ്ഞു ഫസൽ വിധി അയച്ചു നൽകിയത് ഇതിന് തെളിവാണ്.തൻറെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം [[ഇസ്താംബൂൾ]] സന്ദർശിച്ചു. സയ്യിദ് പിന്നീട് സുഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിൻറെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാ‍ജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു. പിന്നീട് സുഫാറിലെ ഗോത്രങ്ങളുടെ കലാപം കാരണം സയ്യിദിന് അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഫസലും കുടുംബവും തിരികെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചുപോയി. ഖലീഫയുടെ മത ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു. സേവന പ്രവർത്തനങ്ങൾ മുൻനിർത്തി [[ഫദ്ൽ പാഷ]] എന്ന പട്ടം നൽകി ഓട്ടോമൻ ഖിലാഫത്ത് ഫസലിനെ ആദരിച്ചിരുന്നു. അല്ലാമ ആരിഫ് അഹ്മദ് അൽ-അതാസ്, അല്ലാമ ഷെയ്ക്ക് അബുബക്കർ അയ്ദറൂസി ഹൈദരാബാദ് , ഷെയ്ഖ് ഹുസൈൻ അൽ-ഹിബ്ശി , അലവി അബ്ദുറഹ്മാൻ അൽ-മശ്ഹൂർ, സാലിം അൽ-ബാർ, അഹമ്മദ് സുമയ്ത് എന്നിവർ സയ്യിദ് ഫസലിൻറെ ആത്മീയ ശിഷ്യന്മാരിൽ പ്രധാനികളാണ്. 1901 ജനുവരി ഒമ്പതിന് എഴുപത്തി എട്ടാം വയസ്സിൽ ഇസ്‌താംബൂളിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു. സുൽത്താൻ മഹമൂദ് ഖാന്റെ കല്ലറയ്ക്കു സമീപം അന്ത്യ വിശ്രമമൊരുക്കി ==ഗ്രന്ഥങ്ങൾ== *[[ഉദ്ദത്തുൽ ഉമറാഅ്]] = (ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു രചിച്ച കൃതി ) *ത്വരീഖത്തുൻ ഹനീഫ = ([[തസ്സ്വവുഫ്]]) *കൗകബുദ്ദുറർ = (തസ്സ്വഫുഫ്) *ഹുലലുല് ഇഹ്സാൻ ലി തഹ്സീനിൽ ഇൻസാൻ = (തസ്സ്വവുഫ്) *ഈസാഹുൽ-അസ്രാറിൽ-ഉൽവിയ വ മിൻഹാജു-സാദതിൽ-അലവിയ = (തസ്സ്വവുഫ്) *ത്വരീഖത്തുൽ-ഹനീഫതുൽ സംഹ = (തസ്സ്വവുഫ്) *അസാസുൽ ഇസ്ലാം = (ഇസ്ലാമിക പ്രബോധനം ) *ബവാരികുൽ ഫത്താന ലി തഖ്വിയതുൽ ബിത്താന = (സൗഹൃദ രചന) *ഫുസൂസാതുൽ ഇസ്ലാം = (ഇസ്ലാമിക പ്രബോധനം ) *നുബ്ജതുന് അലാ അലവി മൗലദ്ദെവില = (സയ്യിദ് അലവിയുടെ ചരിത്രവും അത്ഭുത പ്രവർത്തനങ്ങളും അപദാനങ്ങളും അടങ്ങിയത്) *തൻബീഹുൽ ഗാഫിലീൻ<ref name="സക്കീർ38">{{cite book |last1=SAKKEER HUSSIAN.E.M |title=ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS |page=38 |url=https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=28 |accessdate=4 നവംബർ 2019 |archive-date=2020-07-26 |archive-url=https://web.archive.org/web/20200726181349/https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=28 |url-status=dead }}</ref>, *അദ്ദുറുൽ മൻസൂം =='''കൂടുതൽ വായനക്ക്'''== [http://www.prabodhanam.net/oldissues/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 1] {{Webarchive|url=https://web.archive.org/web/20190712101435/http://www.prabodhanam.net/oldissues/html/issues/Pra_28.7.2007/hussain.pdf |date=2019-07-12 }}, [http://www.prabodhanam.net/oldissues/html/issues/Pra_4.8.2007/kt.husain.pdf ഭാഗം 2] {{Webarchive|url=https://web.archive.org/web/20190712040610/http://www.prabodhanam.net/oldissues/html/issues/Pra_4.8.2007/kt.husain.pdf |date=2019-07-12 }}, [http://www.prabodhanam.net/oldissues/html/issues/Pra_18.8.2007/husain.pdf ഭാഗം 3] {{Webarchive|url=https://web.archive.org/web/20190712040259/http://www.prabodhanam.net/oldissues/html/issues/Pra_18.8.2007/husain.pdf |date=2019-07-12 }} ==അവലംബം== {{reflist|2}} [[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]] [[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]] [[വർഗ്ഗം:1824-ൽ ജനിച്ചവർ]] [[വർഗ്ഗം:മമ്പുറം തങ്ങന്മാർ]] [[വർഗ്ഗം: കേരളീയ സൂഫികൾ]] 6l2ucmko1dywnehlv46z0r7nk14567i 4634184 4634183 2026-06-29T10:29:59Z Vicharam 9387 /* രാഷ്ട്രീയം */ 4634184 wikitext text/x-wiki {{PU|Sayyid Fazal Pookkoya Thangal}} {{Infobox_Muslim scholars | image_name = | image_caption = | notability = [[മുസ്‌ലിം പണ്ഡിതൻ]] | era = | color = #cef2e0 | name = മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ | title= [[മലബാർ കലാപം|മലബാർ കലാപകാലത്തെ]] പ്രമുഖ മുസ്ലിം പണ്ഡിതൻ | birth = [[1824]] | birth_place = | death = {{death year and age|1901|1824|df=yes}} | death_place = തുർക്കി | Ethnicity = [[മലയാളി]] | Region = [[മലബാർ]] | Maddhab = [[അശ്അരി]] , [[ശാഫിഈ]] | school tradition= [[ഖാദിരിയ്യ]] | main_interests = [[സൂഫിസം]],[[തത്ത്വ ചിന്ത]], [[രാഷ്ട്രീയ ഇസ്ലാം]] | notable idea= <!--| works = ‌--> | influences = [[മമ്പുറം തങ്ങൾ|സയ്യിദ് അലവി തങ്ങൾ]] , [[അബ്ദുൽ ഖാദിർ കൈലാനി]] | influenced = |}} [[കേരളം|കേരളത്തിൽ]] ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ച മത പണ്ഡിതനായിരുന്നു<ref name="IM3">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |location=Abstract |page=3 |url=https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |accessdate=14 നവംബർ 2019 |archive-date=2020-04-07 |archive-url=https://web.archive.org/web/20200407235835/https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |url-status=dead }}</ref> '''സയ്യിദ് ഫസൽ തങ്ങൾ'''<ref>Dr. Husain Randathani: Genesis and Growth of the Mappila Community, merawatan, 2009</ref>. മുഴുവൻ പേര് മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. '''''മമ്പുറം തങ്ങൾ രണ്ടാമൻ''''' എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ചൂഷണം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും, പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭത്തിലും മലബാറിൽ കർഷക കലാപങ്ങൾ ഉയർന്നു വന്നത്. മലബാറിലെ മുസ്ലിം പണ്ഡിതന്മാരിൽ ഒരു വിഭാഗം ചൂഷണം ചെയ്യപ്പെട്ട ജനവിഭാഗങ്ങളെ പ്രതികരണശേഷിയുള്ളവരാക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.<ref name=msfpt1>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.കെ.കെ.എൻ|first=കുറുപ്പ്|publisher=ചിന്ത|isbn=93-823-2853-X|page=11}}</ref> ചൂഷണവും, മർദ്ദനവും എതിർക്കുന്നതിനുവേണ്ടിയുള്ള ആശയരൂപീകരണത്തിനു സയ്യിദ് ഫസൽ പൂക്കോയ തങ്ങളേപ്പോലുള്ളവർ നിർണ്ണായക പങ്കു വഹിച്ചിരുന്നു. ==ജീവചരിത്രം== [[File:മമ്പുറം തങ്ങളുടെ വീട്.jpg|thumb|മമ്പുറം തങ്ങളുടെ വീട്]] [[സയ്യിദ് അലവി തങ്ങൾ|സയ്യിദ് അലവി തങ്ങളുടേയും]] ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ തങ്ങൾ ജനിച്ചു.<ref name=msfpt23>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.എം|first=ഗംഗാധരൻ|publisher=ചിന്ത|isbn=93-823-2853-X|page=23|quote=മമ്പുറം തങ്ങന്മാരുടെ കാലവും അകാലവും}}</ref> പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന [[സയ്യിദ് അലവി തങ്ങൾ|സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ]] അറിയപ്പെടുന്ന [[സൂഫി]] യോഗിയും , മതപണ്ഡിതനുമായിരുന്നു. പ്രാഥമിക പഠനം ചാലിലകത്ത് ഖുസ്സയ് ഹാജിയിൽ നിന്നും തുടർ പഠനം [[ഔക്കോയ മുസ്ലിയാർ]], [[ബൈത്താൻ മുഹമ്മദ് മുസ്ലിയാർ]],ഖാളി മുഹ്യുദ്ദീൻ കോഴിക്കോട് എന്നിവരിലൂടെയും കരസ്ഥമാക്കിയ ഫസൽ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, തസ്സവുഫ് എന്നീ വിജ്ഞാനങ്ങളിൽ അവഗാഹം നേടുകയും, [[ഖാദിരിയ്യ]] [[ബാ അലവിയ്യ]] ആത്മീയ സരണി കരസ്ഥമാക്കുകയും ചെയ്തു.<ref name=madnul1>മഅദനുൽയവാകീത്, സയ്യിദ് ഫസലിൻറെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അറബി-മലയാളം കാവ്യം - കുഴിയന്തടത്തിൽ അബ്ദുൾറഹ്മാൻ</ref> ഖാദിരിയ്യ ബാ അലവിയ്യ സരണിയിൽ പിതാവായ സയ്യിദ് അലവി, [[ഖുസ്സയ് ഹാജി]], അബുകോയ മുസ്ലിയാർ, [[ഉമർ ഖാളി]] എന്നിവരൊക്കെയും [[മുർഷിദ്]] [[മുറബ്ബി]]മാരാണ്. <ref>മിസ്ബാഹുൽ ഫുആദ് കാഞ്ഞിരാല കുഞ്ഞായിൻ</ref> തുടർന്ന് മക്കയിലും യമനിലും ഉപരിപഠനം നടത്തി ഹള്റൽ മൗത്തിലെ ശൈഖ് സയ്യിദ് അബ്ദുല്ല ബിൻ ഉമർ എന്ന സന്യാസി വര്യനിൽ നിന്നും ഇജാസിയ്യത്തുകൾ കരസ്ഥമാക്കുകയും ചെയ്തു. <ref>കെ കെ മുഹമ്മദ് സത്താർ മലബാറിലെ രത്നങ്ങൾ പേ:29</ref> 1844ൽ പിതാവ് അന്തരിച്ചപ്പോഴേക്കും '''സയ്യിദ് ഫസൽ''' പേരെടുത്ത ഒരു മതപണ്ഡിതനും,ആത്മീയ ജ്ഞാനിയും, ബ്രിട്ടീഷ് വിരോധിയും ആയി തീർന്നിരുന്നു<ref>സയ്യിദ് ഫസൽ തങ്ങൾ-മലയാളത്തിലെ മഹാരഥന്മാർ -നെല്ലിക്കുത്ത് മുഹമ്മദ് </ref>.സയ്യിദ് അലവി മരണപ്പെടുമ്പോൾ ഫസൽ പൂക്കോയക്ക് ഇരുപത് വയസായിരുന്നു പ്രായം. പിതാവിൻറെ മരണാനന്തരം മക്ക- മദീന തീർത്ഥ യാത്ര നടത്തിയ ഫസൽ പൂക്കോയ അഞ്ചു വർഷത്തിലേറെ അവിടെ താമസിച്ചു പ്രശസ്ത അധ്യാപകരിൽ നിന്നും വിജ്ഞാനം ആർജ്ജിച്ച് 1849 ഇൽ നാട്ടിലേക്ക് തിരിച്ചെത്തി. ==രാഷ്ട്രീയം== ഒരു [[മതപണ്ഡിതൻ]] എന്നതിലുപരി ചുറ്റുപാടിനോടും, സമകാലീന സംഭവങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാൻ ഒട്ടും മടികാട്ടിയിരുന്നില്ല ഫസൽ തങ്ങൾ. ഫസലിൻറെ രാഷ്ട്രീയ വീക്ഷണത്തിൽ ജമാലുദ്ദീൻ അഫ്ഘാനിയുടെ പാൻ ഇസ്ലാമിസത്തിൻറെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചരിത്ര പണ്ഡിതനായ സ്റ്റീഫൻ.എഫ്.ഡെയിൽ അഭിപ്രായപ്പെടുന്നു. 1852 ൽ അറേബ്യയിലെത്തിയതിനുശേഷമുള്ള ഫസലിൻറെ പ്രവർത്തനങ്ങൾ ഇതിന് അടിവരയിടുന്നുവെന്നും ഡെയിൽ സമർത്ഥിക്കുന്നു.<ref name=menondale1>സയ്യിദ്സ് ഇൻ മലബാർ, മേനോൻ & ഡെയിൽ, പേജ് 4</ref>നജ്ദിലെ ഇസ്ലാമിക പണ്ഡിതൻ [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|ഇബ്നു വഹാബും]] ഫസലിനെ സ്വാധീനിച്ചിരിക്കാമെന്ന് പാശ്ചാത്യ നിരൂപകർ കരുതുന്നു. [[ഖുർആൻ|ഖുർആനും]], [[ഹദീഥ്|പ്രവാചക ചര്യയുമാണ്]] താൻ മാതൃക ആക്കുന്നത് എന്ന ഫസലിന്റെ പ്രഖ്യാപനവും ഇസ്ലാമിക ഖിലാഫത്തിനായി പ്രയത്നിച്ചതും [[ജമാലുദ്ദീൻ അഫ്ഗാനി]] , [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|ഇബ്നു വഹാബ്]] എന്നിവരുടെ സ്വാധീനത്തിനു തെളിവാണെന്ന് അവർ കരുതുന്നു.<ref>Roger Allen: “Spies, Scandals and Sultans: Istanbul in the twilight of the Ottoman Empire”, Rowman Little Field, US</ref> എന്നാൽ പാരമ്പര്യ മുസ്ലിങ്ങളും, സൂഫികളും ഇത്തരം കണ്ടെത്തലുകളെ നഖ ശികാന്തം നിരാകരിക്കുന്നു. ആദ്യകാലം മുതൽക്കേ സൂഫികൾ രാഷ്ട്രീയത്തിലും, ഖിലാഫത്തിലും ഇടപെടുന്നവരാണെന്നും [[ബ്രിട്ടീഷ്]] വിരുദ്ധ [[സൂഫി]] [[ഓട്ടോമൻ]] ഭരണത്തിന് വേണ്ടി പ്രവർത്തിച്ച ഫസലിനേയും [[ഓട്ടോമൻ]] വിരുദ്ധ ചേരിയിയിലായിരുന്ന ഇബ്നു വഹാബിനേയും ഒരുമിച്ചു കെട്ടുന്നത് അബദ്ധമാണെന്നും , സൂഫികളുടെ അടക്കമുള്ള എല്ലാ മുസ്ലിങ്ങളുടെയും അടിസ്ഥാനം [[ഖുർആൻ|ഖുർആനും]],[[ഹദീഥ്|പ്രവാചക ചര്യ]]യുമാണെന്നിരിക്കെ അത് ഇബ്നു വഹാബിന്റെ മാത്രം അടിസ്ഥാനമായി കരുതുന്നത് ഈ വിഷയത്തിൽ ചരിത്രകാരന്മാർക്കു പറ്റിയ തെറ്റാണെന്നും അവർ കരുതുന്നു.<ref>അബൂബക്ര് ടി. ഹുദവി കരുവാരകുണ്ട്- അവബോധത്തിന്റെ അടയാളങ്ങള്- sathyadhara</ref><ref>മദീനയിലേക്കുള്ള പാതയില് സൂഫികള്ക്കെന്തുകാര്യം</ref>സയ്യിദ് ഫസൽ നടത്തി വന്ന [[റാത്തീബ്]], [[മൗലൂദ്]], നേർച്ച സദസ്സുകളൊക്കെ ഇബ്നു വഹാബിൻറെ ചിന്താഗതികളുമായി യോജിക്കാത്തതാണെന്ന് ചില ചരിത്രകാരന്മാരും സമർത്ഥിക്കുന്നു. <ref>KK Muhammed Abdul Sathar, Mappila Leader in Exile: a political biography of Syed Fazl Pookkoya Thangal , Calicut: Other Books, 2012.p 59</ref> ==കലാപങ്ങൾ== [[മെക്ക|മക്കയിലെ]]യിലെ പഠന ശേഷം മലബാറിലേക്ക് തിരിച്ചു വന്ന '''മമ്പുറം ഫസൽ''' പിതാവിൻറെ കർമ്മ ഭൂമിയായ [[മമ്പുറം]] കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ചു.ലളിത ജീവിതമായിരുന്നു സയ്യിദ് ഫസൽ നയിച്ചിരുന്നത്. മമ്പുറത്തുള്ള [[സാവിയ|സാംബ്രി ]] (ചെറിയ പള്ളി) ജുമുഅത്ത് പള്ളിയായി വികസിപ്പിച്ചത് ഇദ്ദേഹമാണ്.മാപ്പിളമാരിലും കീഴാള വിഭാഗങ്ങളിലും അടിയുറച്ച സ്വാധീനമായിരുന്നു സയ്യിദ് ഫസലിന്. അദ്ദേഹം [[കറാമത്ത്]] എന്ന അത്ഭുതങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ളവനാണെന്നും പുണ്യാളനാണെന്നും സർവ്വജനങ്ങളും വിശ്വസിച്ചിരുന്നു. ഹിന്ദു- മുസ്ലിം- കീഴാള വ്യത്യാസമില്ലാതെ അദ്ദേഹത്തിൻറെ അനുഗ്രഹം തേടി സന്ദർശക പ്രവാഹം പതിവായിരുന്നു.<ref>Moyin Hudawi Malayamma and Mahamood Panangagara,Mamburam Thangal: Jeevitam Atmeeyata Porattam,Chemmad: ASAs Book Cell, 2009.p 82</ref> സയ്യിദ് ഫസലിൻറെ കാൽപാദം പതിഞ്ഞ മണൽ വരെ സൂക്ഷിക്കുമാറുള്ള സ്നേഹവും, ആദരവും ജനം നല്കിയിരുന്നുവെന്നാണ് വില്യം ലോഗൻ പറയുന്നത്. <ref>William Logan,Malabar.manual Tiruvanandapuram: Charithram Publication, 1981.p 623.</ref> ഇസ്ലാമിലേക്കുള്ള മതമാറ്റം ഇദ്ദേഹത്തിൻറെ കാലത്ത് വ്യാപകമായിരുന്നു.<ref>Dr.Hussain Randathani ,Mappila Malabar , p 61</ref> അടിസ്ഥാന വിഭാഗങ്ങളായിരുന്നു അതിലേറെയും, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു വരുന്ന [[കേരളത്തിലെ അവർണ്ണർ |കീഴാള ജനവിഭാഗങ്ങളിൽ]] പെട്ടവരോട് ഉയർന്ന ജാതിക്കാരുടെ ഉച്ചിഷ്ടം ഭക്ഷിക്കാൻ പാടില്ലെന്നും, അവരെ കാണുമ്പോൾ മുൻ ആചാരമനുസരിച്ചു കുമ്പിടുകയോ, കമിഴ്ന്നു കിടക്കുകയോ ചെയ്യരുതെന്നും, പൂർണ്ണമായി നാണം മറച്ച് വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ ഫസൽ പൂക്കോയ നൽകിയിരുന്നു. ഇത്തരം നിർദ്ദേശങ്ങൾ ജന്മി കുടിയാൻ സംഘർഷങ്ങൾ പെരുകാനാണ് ഇടയാക്കിയത്. മലബാർ ജില്ലയിൽ നടന്ന ലഹളകളുടെയൊക്കെ പിറകിൽ ഇത്തരം നിർദ്ദേശങ്ങൾ എല്ലാം തന്നെ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചിരുന്നു.<ref>Dr.Hussain Randathani,Mappila Muslims: A Study on society and anti-colonial struggles.Calicut: Other Books, 2007. p94</ref> ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും , ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തു കൊണ്ട് കൈ എഴുത്തു പ്രതികൾ മലബാറിലെ [[പള്ളികൾ]] കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിപ്പിക്കുന്നവയായിരുന്നു. വെള്ള പടയുമായി ഏറ്റുമുട്ടി മരണപ്പെട്ട ചേരൂർ രക്ത സാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ചു അവരുടെ കല്ലറകളിൽ സയ്യിദ് ഫസൽ ആരംഭിച്ച [[ചേരൂർ നേർച്ച]] സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് [[കളക്ടർ കനോലി]] വിലയിരുത്തിയത്.<ref>Panikkar, K. N., Against Lord and State: Religion and Peasant Uprisings in Malabar 1836–1921</ref> പത്തൊമ്പതാം നൂറ്റാണ്ടിൻറെ മധ്യത്തിൽ മലബാറിൽ നടന്ന കലാപങ്ങളിൽ സയ്യിദ് ഫസലിന് പങ്കുണ്ടായിരുന്നുവെന്ന് കളക്ടറായിരുന്ന കനോലി മേലധികാരികൾക്കയച്ച റിപ്പോർട്ടിൽ പറയുന്നു.[[തറമ്മൽ ജാറം]], മമ്പുറം പള്ളി എന്നിവ കേന്ദ്രീകരിച്ചു സയ്യിദ് ഫസൽ നടത്തുന്ന റാത്തീബ് ആചാരത്തിൽ ബ്രിട്ടീഷ് വിരുദ്ധ പോരാളികൾ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. <ref> KK Muhammed Abdul Sathar,Mappila Leader in Exile: a political biography of Syed Fazl Pookkoya Thangal , Calicut: Other Books, 2012.p 59</ref> ലഹളകൾക്ക് ഇറങ്ങും മുൻപ് [[മമ്പുറം മഖാം|തറമ്മൽ ജാറം]],[[ നടുവിൽ ജുമുഅത്ത് പള്ളി (ജാറം)|തിരൂരങ്ങാടി നടുവിൽ ജാറം]] എന്നിവ സന്ദർശിച്ചു ബർക്കത്തെടുക്കുകയും സയ്യിദ് ഫസലിൻറെ അനുഗ്രഹം വാങ്ങുകയും ചെയ്യുക ലഹളക്കാരുടെ പതിവായിരുന്നു. [[മഞ്ചേരി പട]], [[കൊളത്തൂർ യുദ്ധം]] , [[മട്ടന്നൂർ യുദ്ധം]] എന്നീ കലാപങ്ങൾക്ക് മുന്നോടിയായി കാലാപകാരികൾ സയ്യിദ് ഫസലിനെയും, [[മമ്പുറം സയ്യിദ് അലവി]]യുടെ ശവ കൂടീരവും സന്ദർശിക്കുകയും അനുഗ്രഹം നേടുകയും ചെയ്തിട്ടുണ്ടെന്നും കലാപകാരികൾക്കു മന്ത്രണം ചെയ്ത ചരടും , തകിടും നൽകിയ '''സയ്യിദ് ഫസൽ''' രക്ത സാക്ഷികളാവാൻ അവരെ അനുഗ്രഹിച്ചെന്നും കനോലി വിവരിക്കുന്നുണ്ട്.<ref> William Logan Malabar Manual - Volume 1 1887 </ref>എന്നാൽ ഈ കലാപങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കിയ റോബിൻസൺ, ഒരിക്കൽ മാത്രമേ സയ്യിദ് ഫസലിന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളു.<ref name=com1>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=54-56}}</ref> കലാപകാരികളിൽ ചിലർ [[മമ്പുറം മഖാം]] സന്ദർശിച്ചതിനെ തെളിവാക്കി കാണിച്ച് സയ്യിദ് ഫസലിനെ അറസ്റ്റ് ചെയ്യണമെന്ന് '''റോബിൻസൺ''' ആവശ്യപ്പെട്ടു. കലാപത്തിന് സഹായിക്കാൻ എന്ന പേരിൽ രചിച്ചിട്ടുള്ള കൃതികളെല്ലാം തന്നെ നേർച്ചയാക്കിയിട്ടുള്ളത് (സമർപ്പിച്ചിട്ടുള്ളത്) മമ്പുറം തങ്ങൾക്കാണെന്നും റിപ്പോർട്ട് പറയുന്നു. മമ്പുറം തങ്ങന്മാരുടെ ബ്രിട്ടീഷ് വിരോധവും റോബിൻസന്റെ റിപ്പോർട്ടിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ ജന്മിത്തത്തിനും, സവർണ്ണരുടെ അനാചാരങ്ങൾക്കുമെതിരേ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയ ഒരാളായിരുന്നു സയ്യിദ് ഫസൽ. അക്രമിക്കാനോ, കുടിയൊഴിപ്പിക്കാനോ വരുന്ന ജന്മികളെ വധിക്കുന്നത് പുണ്യമാണ് എന്നാണ് അദ്ദേഹം അനുയായികളെ പഠിപ്പിച്ചിരുന്നത്.<ref name=mmvl104>{{cite book|title=മലബാർ മാന്വൽ|last=വില്ല്യം|first=ലോഗൻ|publisher=മാതൃഭൂമി ബുക്സ്|isbn=978-81-8265-429-7|year=2012-പുനപ്രസിദ്ധീകരണം|quote=സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ}}</ref> കലാപങ്ങളുടെ കാരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച സ്പെഷൽ കമ്മീഷ്ണർ ടി എൽ സ്‌ട്രേഞ്ചിൻറെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. കലാപങ്ങളുടെ എല്ലാം ഉത്തരവാദി കുപ്രസിദ്ധനായ സയ്യിദ് ഫസലാണെന്നും അയാൾ ദൈവികതയുടെ ഒരു ഭാഗം ആവാഹിച്ച പുണ്യവാളനാണെന്ന് മാപ്പിളമാർ വിശ്വസിക്കുന്നുണ്ടെന്നും . അദ്ദേഹത്തിൻറെ അമാനുഷികതയെക്കുറിച്ച് അവർ അത്ഭുതകഥകൾ പ്രചരിപ്പിക്കുകയും , അനുഗ്രഹത്തിന് അപാരവില നല്കുകയും ചെയ്യുന്നുണ്ട് എന്നെല്ലാമായിരുന്നു സ്ട്രേഞ്ചിനൻറെ കണ്ടെത്തലുകൾ.<ref>ekhara Bandyopādhyāẏa From Plassey to Partition: A History of Modern India 2004 - Page 164 "Three serious incidents occurred in Manjeri in August 1849, in Kulathur in August 1851 — both in south Malabar — and in Mattannur in the north in January 1852. British armed forces were deployed to suppress the revolt. The repressive </ref> [[തൃക്കാളൂർ ലഹള]]യിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ട മാപ്പിള പോരാളികളുടെ വാളിൽ ബർക്കത്തിനായി (പുണ്യത്തിനായി) മമ്പുറം ഫസൽ തങ്ങളുടെ പേര് ലേഖനം ചെയ്തിരുന്നു .<ref>M.Gangadharan. 'Mampuram Thanganmarude Kalavum Akalavum', Syed Fasal: AdhiniveshavirudhaCharitratile Nitya Sannidhyam, ( Thiruvananthapuram: Chintha Publishers</ref> ഇത്തരം തെളിവുകളുടേയും, നിലപാടുകളുടേയും വെളിച്ചത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കലാപങ്ങളിൽ ഫസലിനും പങ്കുണ്ടാവാം എന്ന തീരുമാനത്തിലെത്തിച്ചേരാൻ ബ്രിട്ടീഷുകാർ തയ്യാറായത്.<ref name=msfpt44>{{cite book|title=മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|last=ഡോ.കെ.കെ.മുഹമ്മദ് |first=അബ്ദുൾ സത്താർ|publisher=ചിന്ത|isbn=93-823-2853-X|page=44|quote=പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപങ്ങളും മമ്പുറം തങ്ങന്മാരും }}</ref> ഫസൽ തങ്ങളെ ഔപചാരികമായി വിചാരണക്ക് കൊണ്ടു വരണോ ഗവണ്മെന്റിന്റെ തടവുകാരനായി ശിക്ഷിക്കണോ ഒച്ചപ്പാടുണ്ടാക്കാതെ നാട് കടത്തണമോ എന്നതായിരുന്നു സർക്കാരിന് മുന്നിലെ വെല്ലു വിളി. ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കനോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ==നാടുകടത്തൽ== സയ്യിദ് ഫസൽ 1852ലാണ് തന്റെ ബന്ധുക്കളോടൊപ്പം അറേബ്യയിലേക്ക് പോകുന്നത്. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്.<ref name=com11>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=266}}</ref> സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കനോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.<ref name=conly1>ലെറ്റർ ഫ്രം എച്ച്.വി.കോണോലി ടു II, പൈക്രാഫ്ട്,Sec, ടു ഗവൺമെന്റ്. തീയതി 7 ഫെബ്രുവരി 1852</ref> സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കനോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കളക്ടർ സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡെപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.<ref name=com277>{{cite book|title=കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53|url=http://books.google.com.sa/books?id=O6EIAAAAQAAJ&printsec=frontcover&dq=correspondence+on+Moplah+outrages&hl=en&sa=X&ei=UN59Uu7RDOyp7AbCrYGoBQ&safe=on&redir_esc=y#v=onepage&q&f=false|isbn=978-1130249163|publisher=റെയർബുക്സ്|page=277}}</ref> 1852 മാർച്ച് 19ന് രണ്ട് പുത്രന്മാരും , സഹോദരിയും ഉൾപ്പെട്ട ബന്ധുക്കളുമായി 57 പേരെയും സർക്കാർ സയ്യിദ് ഫസലിനോടൊപ്പം മെക്കയിലേക്കു നാടുകടത്തി.1855 ഇൽ [[കളക്ടർ കനോലി]] ഉൾപ്പെടെയുള്ള ബ്രിട്ടീഷ് അധികാരികളെ വെട്ടിക്കൊന്നു മാപ്പിള കലാപകാരികൾ തങ്ങളെ നാടുകടത്തിയതിന് പകരം വീട്ടി.<ref>William Logan Malabar Manual - Volume 1 1887 - Page 576</ref> == വിദേശവാസം == യമനിലെ [[ഹളർമൌത്ത്|ഹദ്റൽ മൗത്ത്]], [[മസ്കറ്റ്]], [[ഈജിപ്റ്റ്|ഈജിപത്]], [[ഇസ്താംബുൾ|ഇസ്‌താംബൂൾ]] എന്നിവിടങ്ങളിൽ മത- രാഷ്ട്രീയ- അദ്ധ്യാത്മ മേഖലകളിൽ പ്രവർത്തിച്ച ഇദ്ദേഹം, ആനത്തോളിയയിലിലെ [[ബാ അലവിയ്യ]] സൂഫി ധാരയുടെ ഖലീഫയും , ആചാര്യനുമായുള്ള ചുമതലകളും വഹിച്ചിരുന്നു. ഫസൽ തങ്ങൾ താമസിച്ചിരുന്ന ഇസ്താംബൂളിലെ സോഫിലാർ സൂഫി ആശ്രമത്തിലെ സന്യാസി ആചാര്യന്മാർ (24- 09- 1859 ന്) ഓട്ടോമൻ ചക്രവർത്തിക്ക് അയച്ച എഴുത്തിൽ ഫസൽ തങ്ങളെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ് “ഹിന്ദിലെ പ്രവാചക പരമ്പരയിൽ പ്രധാനിയായ സയ്യിദ് ഫസൽ [[ഖാദിരിയ്യ]] ത്വരീഖത്തിലെ മഹാനായ ഖലീഫമാരിലൊരാളാണ്. അദ്ദേഹം [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ജീലാനിയുടെ]] നിത്യ പിൻഗാമികളിൽ ഒരുവനും , പ്രാർത്ഥനക്കായി സമീപിക്കപ്പെടേണ്ട വ്യക്തിത്വവുമാണ്.   ഇസ്‌താംബൂളിൽ നിന്നും മെക്കയിലെത്തിയ മമ്പുറം സയ്യിദ് ഫസൽ പതിനാറു വര്ഷം അവിടം കഴിച്ചു കൂട്ടി. ഈ സമയം ഓട്ടോമൻ ഖലീഫയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. [[ഹിജാസ് റെയിൽവേ]] അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കു പിന്നിലെ ചാലക ശക്തിയും ഫസലായിരുന്നു. വിദേശ വാസത്തിനിടയിലും മലയാള കരയുമായി ബന്ധം നില നിർത്താൻ ഫസൽ ശ്രദ്ധിച്ചിരുന്നു. നേർച്ചകളിൽ [[മുട്ടും വിളിയും]] പാടുണ്ടോ എന്ന മത വിധി ആരാഞ്ഞവർക്കു പാടില്ലെന്നും നേർച്ചകൾ [[വാദ്യ മേളങ്ങൾ]] ഇല്ലാതെ ഇസ്‌ലാമികമായി നടത്തണമെന്നും പറഞ്ഞു ഫസൽ വിധി അയച്ചു നൽകിയത് ഇതിന് തെളിവാണ്.തൻറെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം [[ഇസ്താംബൂൾ]] സന്ദർശിച്ചു. സയ്യിദ് പിന്നീട് സുഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിൻറെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാ‍ജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു. പിന്നീട് സുഫാറിലെ ഗോത്രങ്ങളുടെ കലാപം കാരണം സയ്യിദിന് അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഫസലും കുടുംബവും തിരികെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചുപോയി. ഖലീഫയുടെ മത ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു. സേവന പ്രവർത്തനങ്ങൾ മുൻനിർത്തി [[ഫദ്ൽ പാഷ]] എന്ന പട്ടം നൽകി ഓട്ടോമൻ ഖിലാഫത്ത് ഫസലിനെ ആദരിച്ചിരുന്നു. അല്ലാമ ആരിഫ് അഹ്മദ് അൽ-അതാസ്, അല്ലാമ ഷെയ്ക്ക് അബുബക്കർ അയ്ദറൂസി ഹൈദരാബാദ് , ഷെയ്ഖ് ഹുസൈൻ അൽ-ഹിബ്ശി , അലവി അബ്ദുറഹ്മാൻ അൽ-മശ്ഹൂർ, സാലിം അൽ-ബാർ, അഹമ്മദ് സുമയ്ത് എന്നിവർ സയ്യിദ് ഫസലിൻറെ ആത്മീയ ശിഷ്യന്മാരിൽ പ്രധാനികളാണ്. 1901 ജനുവരി ഒമ്പതിന് എഴുപത്തി എട്ടാം വയസ്സിൽ ഇസ്‌താംബൂളിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു. സുൽത്താൻ മഹമൂദ് ഖാന്റെ കല്ലറയ്ക്കു സമീപം അന്ത്യ വിശ്രമമൊരുക്കി ==ഗ്രന്ഥങ്ങൾ== *[[ഉദ്ദത്തുൽ ഉമറാഅ്]] = (ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു രചിച്ച കൃതി ) *ത്വരീഖത്തുൻ ഹനീഫ = ([[തസ്സ്വവുഫ്]]) *കൗകബുദ്ദുറർ = (തസ്സ്വഫുഫ്) *ഹുലലുല് ഇഹ്സാൻ ലി തഹ്സീനിൽ ഇൻസാൻ = (തസ്സ്വവുഫ്) *ഈസാഹുൽ-അസ്രാറിൽ-ഉൽവിയ വ മിൻഹാജു-സാദതിൽ-അലവിയ = (തസ്സ്വവുഫ്) *ത്വരീഖത്തുൽ-ഹനീഫതുൽ സംഹ = (തസ്സ്വവുഫ്) *അസാസുൽ ഇസ്ലാം = (ഇസ്ലാമിക പ്രബോധനം ) *ബവാരികുൽ ഫത്താന ലി തഖ്വിയതുൽ ബിത്താന = (സൗഹൃദ രചന) *ഫുസൂസാതുൽ ഇസ്ലാം = (ഇസ്ലാമിക പ്രബോധനം ) *നുബ്ജതുന് അലാ അലവി മൗലദ്ദെവില = (സയ്യിദ് അലവിയുടെ ചരിത്രവും അത്ഭുത പ്രവർത്തനങ്ങളും അപദാനങ്ങളും അടങ്ങിയത്) *തൻബീഹുൽ ഗാഫിലീൻ<ref name="സക്കീർ38">{{cite book |last1=SAKKEER HUSSIAN.E.M |title=ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS |page=38 |url=https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=28 |accessdate=4 നവംബർ 2019 |archive-date=2020-07-26 |archive-url=https://web.archive.org/web/20200726181349/https://sg.inflibnet.ac.in/bitstream/10603/162158/6/5.%20chapter%201.pdf#page=28 |url-status=dead }}</ref>, *അദ്ദുറുൽ മൻസൂം =='''കൂടുതൽ വായനക്ക്'''== [http://www.prabodhanam.net/oldissues/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 1] {{Webarchive|url=https://web.archive.org/web/20190712101435/http://www.prabodhanam.net/oldissues/html/issues/Pra_28.7.2007/hussain.pdf |date=2019-07-12 }}, [http://www.prabodhanam.net/oldissues/html/issues/Pra_4.8.2007/kt.husain.pdf ഭാഗം 2] {{Webarchive|url=https://web.archive.org/web/20190712040610/http://www.prabodhanam.net/oldissues/html/issues/Pra_4.8.2007/kt.husain.pdf |date=2019-07-12 }}, [http://www.prabodhanam.net/oldissues/html/issues/Pra_18.8.2007/husain.pdf ഭാഗം 3] {{Webarchive|url=https://web.archive.org/web/20190712040259/http://www.prabodhanam.net/oldissues/html/issues/Pra_18.8.2007/husain.pdf |date=2019-07-12 }} ==അവലംബം== {{reflist|2}} [[വർഗ്ഗം:മുസ്ലീം മത നേതാക്കൾ]] [[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]] [[വർഗ്ഗം:1824-ൽ ജനിച്ചവർ]] [[വർഗ്ഗം:മമ്പുറം തങ്ങന്മാർ]] [[വർഗ്ഗം: കേരളീയ സൂഫികൾ]] chp1sf8fvjotefi7zchgfyil48muoak തോറ്റം 0 271082 4634164 4632900 2026-06-29T03:11:04Z ~2026-36435-63 219590 /* */ 4634164 wikitext text/x-wiki {{For|[[തെയ്യം|തെയ്യവുമായി]] ബന്ധപ്പെട്ട ഇതേ പേരുള്ള അനുഷ്ഠാനത്തിനു |തോറ്റം പാട്ട്}} {{prettyurl|mudipurapattu}} [[പ്രമാണം:തോറ്റംപാട്ട്_അനുഷ്ഠാനം.jpg|ലഘുചിത്രം|നടുവിൽ|തൃപ്പനയം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ ഒരു തോറ്റംപാട്ട് അനുഷ്ഠാനം.]] തെക്കൻ കേരളത്തിലെ ([[തിരുവിതാംകൂർ]] പ്രദേശം) ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനമാണ് '''തോറ്റംപാട്ട്.''' രണ്ടാം വിളവെടുപ്പിനു ശേഷം വാദ്യമേളങ്ങൾ താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽ നിന്നും എഴുന്നള്ളിച്ച് പാട്ടമ്പലത്തിൽ കുടിയിരുത്തി ഭദ്രകാളിയുടെ അവതാര കഥ ആദ്യവസാനം പാടുന്ന ഒരു അനുഷ്ടാനമാണ് തോറ്റംപാട്ട്. ശിവ നേത്രത്തിൽ നിന്നുള്ള ശ്രീ ഭദ്രകാളിയുടെ അവതാരത്തിൽ തുടങ്ങി ദാരികവധം വരെയുള്ള ഭാഗമാണ് പ്രധാനമായും പാടുന്നത്. ചിലപ്പതികാരം കഥയോട് സാമ്യമുള്ള വടക്കൻ കൊല്ലത്തെ പാലകരുടെയും കന്യാവിൻ്റെയും കഥയും ഇതിൽ ഉൾപ്പെടുന്നു. കൊടുങ്ങല്ലൂർ അമ്മയെ സ്തുതിക്കുന്ന രീതിയിലും തോറ്റം പാടാറുണ്ട്. മകരം, കുംഭം, മീന മാസങ്ങളിലെ ഭരണിനാൾ മുതലാണ് ഈ പാട്ടുപാടുന്നത്. പ്രത്യേകം കെട്ടിയുണ്ടാക്കിയ പച്ചപ്പന്ത(മുല്ലപ്പന്തൽ)ലിൽ വച്ചാണ് പാട്ട്/തോറ്റം പാടുന്നത്. പാട്ടു തുടങ്ങുന്ന ദിവസം കാപ്പുകെട്ടുക എന്നൊരു ചടങ്ങുണ്ട്. പാട്ടുത്സവം കഴിഞ്ഞേ കാപ്പഴിക്കുകയുള്ളൂ.<ref>{{cite book|last=ഡോ.എം. വി. വിഷ്ണു നാരായണൻ നമ്പൂതിരി|title=മുടിപ്പുരപ്പാട്ട്|year=2013|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|isbn=81 7638 756 8|pages=728 -729}}</ref> == മുടിയും മുടിപ്പുരയും == [[File:തിരുമുടി.jpg|thumb|left|മുടി, [[വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രം|വാഴപ്പള്ളിയിലേത്]]]] എല്ലാ ഭദ്രകാളിക്ഷേത്രങ്ങളിലും തോറ്റം പാട്ട് നടത്താറില്ല, ഭദ്രകാളിയുടെ പ്രതിരൂപമായ '''മുടി''' വെച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് സാധാരണ തോറ്റം പാട്ട് നടത്താറുള്ളത്. തെയ്യത്തിന്റെ തലയിൽ കാണുന്ന വലിയ കിരീടം പോലെ പ്ലാവിൻ്റെ പലകയിൽ കൊത്തിവെച്ച ഭദ്രകാളീമുഖവും തോൾവരെ ഉള്ള ഭാഗങ്ങളുമാണ് '''മുടി''' എന്ന് പറയുന്നത്. ഭദ്രകാളിയുടെ തലമുടിയായി ധാരാളം പാമ്പുകളെ ഇതിൽ കൊത്തിവെച്ചിരിക്കുന്നത് കാണാം. ഇത് ക്ഷേത്രങ്ങളിൽ ശ്രീകോവിലിൽ നിന്നും മാറി മറ്റൊരു മുറിയിൽ(മുടിപ്പുരയിൽ) വെച്ചാരാധിക്കുന്നതാണ്. ഇങ്ങനെ മുടിയും മുടിപ്പുരയും ഉള്ള ക്ഷേത്രങ്ങളിൽ മാത്രമാണ് തോറ്റംപാട്ട് നടത്തുക.<ref name="webdunia-ക">{{cite news|title=കുടിയിറങ്ങുന്ന മുടിപ്പുരകൾ|url=http://malayalam.webdunia.com/miscellaneous/special09/attukal09/0903/05/1090305106_1.htm|accessdate=2014 ഫെബ്രുവരി 25|newspaper=മലയാളം.വെബ്ദുനിയ|archiveurl=https://web.archive.org/web/20120507163322/http://malayalam.webdunia.com/miscellaneous/special09/attukal09/0903/05/1090305106_1.htm|archivedate=2012-05-07 16:33:22|language=മലയാളം|format=ലേഖനം}}</ref> പാട്ട് സാധാരണയായി വൈകിട്ടാണ് നടത്തുക. == ഉള്ളടക്കം == രണ്ടു ഭാഗങ്ങളായി ക്രോഡീകരിച്ചിരിക്കുന്ന പാട്ടിൻ്റെ ആദ്യ പകുതിയിൽ ശിവന്റെ മകളായ കാളി ജനിക്കുന്നതും ദാരികനെന്ന അസുരനെ വധിക്കുന്നതുമാണ് വർണ്ണിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതിയിൽ വടക്കൻ കൊല്ലത്തെ ഉണ്ണി പാലകർ എന്ന പ്രമാണിയുടെ ജനനവും കാളിയുടെ അവതാരമായ കന്യാവിനെ അദ്ദേഹം വിവാഹം കഴിക്കുന്നതും പിന്നീട് ചിലമ്പു വിൽക്കാൻ പാണ്ടി നാട്ടിൽ പോകുന്നതും അവിടെവച്ച് കൊല്ലപ്പെടുന്നതും വർണ്ണിച്ചിരിക്കുന്നു. ഭർത്താവിനെ തേടി പാണ്ടി നാട്ടിലെത്തുന്ന കന്യാവ് കാളീരൂപം പൂണ്ട് പാണ്ടി രാജാവിനെ കൊന്ന് മലനാട് കയറി കൊടുങ്ങല്ലൂരിൽ വന്ന് കുടിയിരിക്കുന്നതോടെ തോറ്റം അവസാനിക്കുന്നു. <ref name="koonambaikulathamma-ക">{{Cite web|url=http://www.koonambaikulathamma.com/history.php|title=ക്ഷേത്ര ഐതിഹ്യം|publisher=കൂനന്മായിക്കുളത്തമ്മ.കോം|accessdate=2015-04-09|archivedate=2015-04-09|archiveurl=https://web.archive.org/web/20150409091530/http://www.koonambaikulathamma.com/history.php|7=|url-status=dead}}</ref> ഓരോ ദിവസവും ഗണപതിപ്പാട്ടു പാടിക്കൊണ്ടാണ് തോറ്റം ആരംഭിക്കുന്നത്. {{ഉദ്ധരണി|<poem> പത്തു നൂറായിരക്കോടി കനകവിളക്കും കൊളുത്തി വെച്ച് പിറന്തവാൻ ഗണപതിയെ തായോടും പൂജിക്കാൻ തുടങ്ങുന്നേ മാതാവേ... സ.... ശോഭകലർന്നൊരു തമ്പുരാൻ തൻ‌മകൾ ശോഭയോടെ വന്നിട്ട് അമൃത് പെയ്‌വാൻ സ....</poem>}} അതിനെ തുടർന്ന് ഒരുക്കലുകളെ കുറിച്ചു പാടുന്നു. {{ഉദ്ധരണി|<poem> നിലം വിളക്കയോ അമ്മേ തൂപ്പിക്കുന്നേ നിലം കറുക്കയോ അമ്മേ തളിർപ്പിക്കുന്നിതാ പഞ്ചവർണ്ണനോ എന്ന കുളിർ കണ്ടിട്ട് കലശം കൂടയോ വെച്ചങ്ങാടിക്കുന്നേ.</poem>}} നിലവിളക്കും, പൂവിളക്കും, കലശവും, കരിക്കും, കമുകിന്റെ പൂങ്കുലയും പൂവുകളും പട്ടും മറ്റും വെച്ച് പീഠങ്ങൾ അലങ്കരിക്കുന്നതായും അതിൽ ദേവിയുടെ ചിലമ്പും വാളും വെച്ച് അലങ്കരിക്കുന്നതായും തുടർന്ന് ദേവിയെ തന്നെ ആഹ്വാനം ചെയ്ത് പന്തലിൽ ഇരുത്തിക്കൊണ്ടാണ് പ്രധാന പാട്ട് തുടങ്ങുന്നത്. == ചിലപ്പതികാരത്തിന്റെ സ്വാധീനം == പാലകൻ എന്നത് ചിലപ്പതികാരത്തിലെ കോവലനാണെന്നും, കോവലന്റെ തത്ഭവമായ ഗോപാലൻ സങ്കോചിച്ചാണ് പാലകൻ ആയതെന്നും കേരള സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ട്. <ref name="sayahna-ക">{{Cite book|url=http://ml.sayahna.org/index.php/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B5%E0%B5%81%E0%B4%82_%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82#.E0.B4.87.E0.B4.A4.E0.B4.BF.E0.B4.B5.E0.B5.83.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.82|title=കേരളസാഹിത്യചരിത്രം|author=ഉള്ളൂർ എസ് പരമേശ്വര അയ്യർ|chapter=കേരളവും ചെന്തമിഴ് സാഹിത്യവും / ഇതിവൃത്തം|accessdate=2015-04-09|6=|archive-date=2014-08-03|archive-url=https://web.archive.org/web/20140803033447/http://ml.sayahna.org/index.php/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%B5%E0%B5%81%E0%B4%82_%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82#.E0.B4.87.E0.B4.A4.E0.B4.BF.E0.B4.B5.E0.B5.83.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.82|url-status=dead}}</ref> == തോറ്റം പാട്ട് നടക്കുന്ന ക്ഷേത്രങ്ങൾ == *പ്രസിദ്ധമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോട് അനുബന്ധിച്ചു പച്ചപ്പന്തലിൽ പാട്ട് നടക്കാറുണ്ട്. *തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ശ്രീ ഭഗവതി ഷേത്രത്തിലും തൂക്ക മഹോത്സവത്തിനോട് അനുബന്ധിച്ചു തോറ്റം പാട്ട് നടക്കാറുണ്ട് *കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പാ ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവവുമായി ബന്ധപെട്ടു ഇത് നടക്കാറുണ്ട്. *ആലപ്പുഴ ചെട്ടികുളങ്ങര, പത്തനംതിട്ട മലയാലപ്പുഴ തുടങ്ങിയ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളിലും ഇത് കാണാം. *കൊല്ലം ജില്ലയിലെ കൊല്ലൂർവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ മീന ഭരണി മഹോത്സവത്തിന്റെ ഭാഗമായി 41 ദിവസം ദേവിയെ കാപ്പ്കെട്ടി കുടിയിരുത്തി തോറ്റംപാട്ട് നടത്തിവരുന്നു. മീനഭരണി ഉത്സവം കഴിഞ്ഞ് കാർത്തിക നാളിൽ ഗുരുതിയോടെ തോറ്റംപാട്ടുത്സവം സമാപിക്കുന്നു. *[[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] തൃപ്പനയം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിൽ, എല്ലാ വർഷവും കൊണ്ടാടുന്ന ഉത്സവമാണ് തോറ്റംപാട്ട് മഹോത്സവം. വൃശ്ചികം അവസാനം വടക്കേ നടതുറപ്പ് മഹോത്സവത്തിന് തലേ ദിവസതോട് കൂടി തോറ്റംപാട്ട് മഹോത്സവം അവസാനിക്കുന്നു. * കൊല്ലം ജില്ലയിൽ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് 7 ദിവസം മുൻപ് 41 ദിവസത്തെ തോറ്റം പാട്ട് അവസാനിക്കുന്നു. ആറ്റുവാശ്ശേരി രുധിരഭയങ്കരി ദേവിക്ഷേത്രത്തിൽ എല്ലാവർഷവും മകരമാസത്തിൽ 7 ദിവസം തോറ്റംപാട്ട് നടന്നുവരുന്നു. * കൊല്ലം ജില്ലയിൽ തന്നെ [[കരുനാഗപ്പള്ളി]] ഭാഗത്ത് '''മുടിപ്പുരയും മുടിയും''' ഉള്ള എല്ലാ ഭദ്രകാളിക്ഷേത്രങ്ങളിലും ക്ഷേത്രോൽസവത്തോടനുബന്ധിച്ച് 10 ദിവസത്തെ തോറ്റം പാട്ട് നടത്തിവരുന്നു. [[ആലപ്പാട് ഗ്രാമപഞ്ചായത്ത്|ആലപ്പാട് പഞ്ചായത്തിലെ]] മൂക്കുംപുഴ ദേവീക്ഷേത്രം, മരുന്നൂർകുളങ്ങര തെക്ക് നെടിയവിള ശ്രീ ഭദ്രകാളി ക്ഷേത്രം കുരിക്കശ്ശേരിൽ ദേവീക്ഷേത്രം, പശ്ചിമേശ്വരം ക്ഷേത്രം ഇവ അതിൽ ചിലതാണ്. കോരാണി വാറുവിളാകം ക്ഷേത്രത്തിൽ ക്ഷേത്രോൽസവത്തോടനുബന്ധിച്ച് 7 ദിവസമാണ് തോട്ടം പാട്ടു നടക്കുന്നത് *കൊല്ലം ജില്ലയിലെ വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീദേവീ ക്ഷേത്രത്തിൽ പണ്ടുകാലം മുതൽക്കേ തോറ്റംപാട്ട് നടത്തി വരുന്നു പണ്ട് 41 ദിവസമായിരുന്നു പാട്ട് നടത്തിയിരുന്നത് ഇപ്പോൾ പുതിയ ക്ഷേത്രം വന്നുനു കഴിഞ്ഞു കുംഭരണിക്ക് 10 നാൾ മുന്നേ കൊടിയേറി തോറ്റംപാട്ടുത്സവം നടത്തിപ്പോരുന്നു തെക്കേക്കാവ് ഭദ്രകാളീ ക്ഷേത്രത്തിൽ മകരമാസത്തിൽ 21 ദിവസത്തെ തോറ്റം പാട്ടുത്സവം നടക്കാറുണ്ട്. *കൊല്ലം ജില്ലയിലെ മയ്യനാട് ജന്മംകുളം ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ചു ,മഹാശിവരാത്രി ദിനത്തിൽ കാപ്പുകെട്ടി ആരംഭിക്കുന്ന തോറ്റംപാട്ട് മീന മാസം തൃക്കേട്ടയിലെ ഗുരുതി വരെ നടത്തി പോരുന്നു * [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] [[വർക്കല]] പുല്ലാന്നികോട് കരുനിലകോട് ഭാഗത്ത് ഉള്ള കുഴിവിളാകം ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മകരമാസത്തിൽ നടത്തുന്ന അശ്വതി തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് 7 ദിവസത്തെ തോറ്റം പാട്ട് നടത്തി വരുന്നു. * കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഓയൂർ റോഡിൽ ഓടനാവട്ടം കട്ടയിൽ കാവിൽ ഭഗവതി ക്ഷേത്രത്തിൽ എല്ലാവർഷവും മീനമാസത്തിൽ ഉത്രാടം തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി 41 ദിവസത്തെ തോറ്റംപാട്ട് നടത്തിവരുന്നു * കൊല്ലംജില്ലയിലെ വിളക്കുപാറയിലെ മുഴതാങ്ങ് ശ്രീ ചാവരുകാവിൽ കൂഭംമാസത്തിലെ മകയിരം തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി 11 ദിവസം തോറ്റം പാട്ട് ഉണ്ട്. *തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ആലംപാറ ക്ഷേത്രതിലും കൂഭംമാസത്തിലെ അനിഴം മഹോത്സവത്തിന്റെ ഭാഗമായി 10 ദിവസം തോറ്റം പാട്ട് ഉണ്ട്. == കൂടുതൽ വായനക്ക് == * {{Cite book|url=http://ml.sayahna.org/index.php/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D_I#.E0.B4.AD.E0.B4.A6.E0.B5.8D.E0.B4.B0.E0.B4.95.E0.B4.BE.E0.B4.B3.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.81.E0.B5.8D_.E2.80.93_.E0.B4.95.E0.B4.B3.E0.B4.AE.E0.B5.86.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.82_.E0.B4.AA.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.81.E0.B4.82|title=കേരളസാഹിത്യചരിത്രം|author=ഉള്ളൂർ എസ് പരമേശ്വര അയ്യർ|chapter=നാടോടിപ്പാട്ടുകൾ I/ ഭദ്രകാളിപ്പാട്ടു് – കളമെഴുത്തും പാട്ടും, ഭദ്രകാളിപ്പാട്ടു്, കണ്ണകിത്തോറ്റം, മണിമങ്കത്തോറ്റം, മറ്റു ചില ഭദ്രകാളിപ്പാട്ടുകൾ|accessdate=2015-04-09|6=|archive-date=2014-08-03|archive-url=https://web.archive.org/web/20140803033734/http://ml.sayahna.org/index.php/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D_I#.E0.B4.AD.E0.B4.A6.E0.B5.8D.E0.B4.B0.E0.B4.95.E0.B4.BE.E0.B4.B3.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.81.E0.B5.8D_.E2.80.93_.E0.B4.95.E0.B4.B3.E0.B4.AE.E0.B5.86.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.82_.E0.B4.AA.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.81.E0.B4.82|url-status=dead}} == അവലംബങ്ങൾ == {{reflist|2}} {{കേരളത്തിലെ തനതു കലകൾ}} [[വർഗ്ഗം:കേരളത്തിലെ അനുഷ്ഠാനഗാനങ്ങൾ]] hduywdugtnx5ty3cuwqxx5hzjb8bo5d പെരിങ്ങൊളം 0 271801 4634196 4564150 2026-06-29T11:49:37Z Warizpgm 54697 [[പെരിങ്ങോളം]] എന്ന താൾ [[പെരിങ്ങൊളം]] എന്ന താളിനു മുകളിലേയ്ക്ക്, Warizpgm മാറ്റിയിരിക്കുന്നു: ശീർഷകം തെറ്റായി എഴുതിയിരിക്കുന്നു: പെരിങ്ങൊളം എന്നതിന്ന് പകരം പെരിങ്ങോളം എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു 4564150 wikitext text/x-wiki {{refimprove|date=January 2014}} {{Infobox settlement | name = പെരിങ്ങൊളം | native_name =Peringolam | native_name_lang = En | other_name = പാറോൽ | nickname = | settlement_type = വില്ലേജ് | image_skyline = Peringolam.jpg|thumb|Peringolam Town | image_alt = | image_caption = പെരിങ്ങൊളം ടൗൺ | pushpin_map = India Kerala | pushpin_label_position = | pushpin_map_alt = | pushpin_map_caption = Location in Kerala, India | latd = 11 | latm = 17 | lats = 23 | latNS = N | longd = 75 | longm = 52 | longs = 48 | longEW = E | coordinates_display = inline,title | subdivision_type = രാജ്യം | subdivision_name = {{flag|ഇന്ത്യ}} | subdivision_type1 = സംസ്ഥാനം | subdivision_name1 = [[കേരളം]] | subdivision_type2 = ജില്ല | subdivision_name2 = [[കോഴിക്കോട് ]] | established_date = | founder = | named_for = | government_type = | governing_body = | unit_pref = Metric | area_footnotes = | area_rank = | area_total_km2 = | elevation_footnotes = | elevation_m = | population_total = | population_as_of = | population_rank = | population_density_km2 = auto | population_demonym = | population_footnotes = | demographics_type1 = Languages | demographics1_title1 = Official | demographics1_info1 = [[Malayalam language|മലയാളം]], | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code = 673571 | blank5_name_sec1 = വാഹന രജിസ്ട്രേഷൻ കോഡ് | blank5_info_sec1 = K.L.11 | area_code_type = [[Telephone numbers in India|ടെലിഫോൺ കോഡ്]] | area_code =0495 | blank1_name_sec1 = അടുത്ത പട്ടണം | blank1_info_sec1 = കുന്ദമംഗലം | blank2_name_sec1 = [[ലോക്സഭ]] constituency | blank2_info_sec1 = [[കോഴിക്കോട് ]] | blank4_name_sec1 = ഗ്രാമ പഞ്ചായത്ത് | blank4_info_sec1 = [[പെരുവയൽ]] |blank5_name_sec1 = നിയോജക മണ്ഡലം | blank5_info_sec1 = കുന്ദമംഗലം | website = | footnotes = }} [[കോഴിക്കോട്]] ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് '''പെരിങ്ങൊളം'''([[ Peringolam]]). [[കോഴിക്കോട്]] - [[മൈസൂർ]] നാഷണൽ ഹൈവേ 766ൽ നിന്നും 2 കി.മീറ്റർ അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.<ref>http://wikimapia.org/7255343/Peringolam</ref> ആദ്യകാലത്ത് '''പാറോൽ''' എന്നായിരുന്നു ഇവിടെ അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു 'വലിയ കുളം' കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത് എന്നു കരുതപ്പെടുന്നു. == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == * '''ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങൊളം''' കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പെരിങ്ങൊളം‍ ഹയർ സെക്കണ്ടറി സ്കൂൾ. പെരിങ്ങൊളം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചക്കോടിയിൽ രാവുണ്ണി നായർ 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.<ref>{{Cite web |url=http://www.themoderneducation.com/Kerala/Higher-Secondary-Schools/govt-hss-peringolam-Schools-in-PERINGOLAM-s9628.html |title=ആർക്കൈവ് പകർപ്പ് |access-date=2022-06-08 |archive-date=2025-01-19 |archive-url=https://web.archive.org/web/20250119162719/http://www.themoderneducation.com/Kerala/Higher-Secondary-Schools/govt-hss-peringolam-Schools-in-PERINGOLAM-s9628.html |url-status=dead }}</ref> * കോളേജ് ഓഫ് മാത്തമാറ്റിക്സ് * ഭാരത സർക്കാറിൻറെ ജലവിഭവ ഗവേഷണകേന്ദ്രം ([http://www.cwrdm.org CWRDM]) ''' * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മാനേജ്മെൻറ് ,കോഴിക്കോട് ([http://www.iimk.ac.in/ IIMK])''' * സി എം ദഅവ സെന്റർ (CMDC) 2022 ൽ സ്ഥാപിതമായി. * ഹിദായ്യത്തുസ്സ്വബിയാൻ മദ്രസ * അൽ ബിറ്ർ ഇസ്ലാമിക് പ്രീ സ്കൂൾ ==സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ == * ജ്ഞാനപ്രദായിനി ലൈബ്രറി & റീഡിംഗ് റൂം *മർഹമ വിദ്യാഭ്യാസ സഹായ പദ്ധതി പെരിങ്ങൊളം നാടിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് '''എസ്.ഐ.ഒ''' (സ്റ്റുഡൻറ്സ് ഇസ്ലാമിക്‌ ഓർഗനൈസേഷൻ) പെരിങ്ങൊളം യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ രൂപം നൽകിയ ഒരു സംരംഭമാണ് '''[http://marhamapgm.blogspot.in/ മർഹമ]'''.<ref>http://marhamapgm.blogspot.com/</ref> [[File:Marhamapgmlogo.jpg|thumb|Marhamapgmlogo]] [[പെരിങ്ങൊളം]] പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമർഥരായ വിദ്യാർത്ഥികളെ മർഹമ സഹായിക്കുന്നു{{തെളിവ്}} [[File:Marhama2014inauguration.jpg|thumb|Marhama2014inauguration]] ==ക്ലബുകൾ/ സാംസ്കാരിക വേദികൾ == * '''[[തനിമ കലാസാഹിത്യ വേദി|തനിമ]]''' കലാ സാഹിത്യ വേദി * '''PGM സോക്കർ ലവേഴ്സ്''' * '''വെറൈറ്റി''' ആർട്സ് & സ്പോർട്സ് ക്ലബ് * '''ചാലഞ്ചേഴ്സ്''' സ്പോർട്സ് ക്ലബ് * '''പീപ്പിൾ''' ആർട്സ് ക്ലബ് * '''ഗെലാറ്റികോ''' സ്പോർട്സ് ക്ലബ് * '''ചിലങ്ക''' കലാ സാംസ്കാരിക വേദി * '''ടീൻ ഇന്ത്യ''' ഫുട്ട്ബോൾ ക്ലബ് *[[മലർവാടി (മാസിക)|'''മലർവാടി''']] ബാലസംഘം *ബാലസംഘം *'''ഫ്രണ്ട്‌സ് കൂട്ടായ്മ''' *'''അമേയ സാംസ്‌കാരിക വേദി''' == ഫെസ്റ്റുകൾ == * '''പെരിങ്ങൊളം ഫെസ്റ്റ്''' 2018 * '''പീപ്പിൾസ് ഫെസ്റ്റ്''' * '''പഞ്ചായത്ത് മേളകൾ''' * '''ശതപൂർണ്ണിമ''' '''-''' ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പെരിങ്ങൊളം ശതാബ്ദി ആഘോഷം * '''ശതപൂർണ്ണിമ''' '''കാർണിവൽ 2025''' == അവലംബങ്ങൾ == {{reflist}} q51qkrfd4vqo6ke4nfra4vr7ien0k00 4634198 4634196 2026-06-29T11:53:46Z Warizpgm 54697 /* ഫെസ്റ്റുകൾ */ 4634198 wikitext text/x-wiki {{refimprove|date=January 2014}} {{Infobox settlement | name = പെരിങ്ങൊളം | native_name =Peringolam | native_name_lang = En | other_name = പാറോൽ | nickname = | settlement_type = വില്ലേജ് | image_skyline = Peringolam.jpg|thumb|Peringolam Town | image_alt = | image_caption = പെരിങ്ങൊളം ടൗൺ | pushpin_map = India Kerala | pushpin_label_position = | pushpin_map_alt = | pushpin_map_caption = Location in Kerala, India | latd = 11 | latm = 17 | lats = 23 | latNS = N | longd = 75 | longm = 52 | longs = 48 | longEW = E | coordinates_display = inline,title | subdivision_type = രാജ്യം | subdivision_name = {{flag|ഇന്ത്യ}} | subdivision_type1 = സംസ്ഥാനം | subdivision_name1 = [[കേരളം]] | subdivision_type2 = ജില്ല | subdivision_name2 = [[കോഴിക്കോട് ]] | established_date = | founder = | named_for = | government_type = | governing_body = | unit_pref = Metric | area_footnotes = | area_rank = | area_total_km2 = | elevation_footnotes = | elevation_m = | population_total = | population_as_of = | population_rank = | population_density_km2 = auto | population_demonym = | population_footnotes = | demographics_type1 = Languages | demographics1_title1 = Official | demographics1_info1 = [[Malayalam language|മലയാളം]], | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code = 673571 | blank5_name_sec1 = വാഹന രജിസ്ട്രേഷൻ കോഡ് | blank5_info_sec1 = K.L.11 | area_code_type = [[Telephone numbers in India|ടെലിഫോൺ കോഡ്]] | area_code =0495 | blank1_name_sec1 = അടുത്ത പട്ടണം | blank1_info_sec1 = കുന്ദമംഗലം | blank2_name_sec1 = [[ലോക്സഭ]] constituency | blank2_info_sec1 = [[കോഴിക്കോട് ]] | blank4_name_sec1 = ഗ്രാമ പഞ്ചായത്ത് | blank4_info_sec1 = [[പെരുവയൽ]] |blank5_name_sec1 = നിയോജക മണ്ഡലം | blank5_info_sec1 = കുന്ദമംഗലം | website = | footnotes = }} [[കോഴിക്കോട്]] ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് '''പെരിങ്ങൊളം'''([[ Peringolam]]). [[കോഴിക്കോട്]] - [[മൈസൂർ]] നാഷണൽ ഹൈവേ 766ൽ നിന്നും 2 കി.മീറ്റർ അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.<ref>http://wikimapia.org/7255343/Peringolam</ref> ആദ്യകാലത്ത് '''പാറോൽ''' എന്നായിരുന്നു ഇവിടെ അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു 'വലിയ കുളം' കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത് എന്നു കരുതപ്പെടുന്നു. == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == * '''ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങൊളം''' കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പെരിങ്ങൊളം‍ ഹയർ സെക്കണ്ടറി സ്കൂൾ. പെരിങ്ങൊളം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചക്കോടിയിൽ രാവുണ്ണി നായർ 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.<ref>{{Cite web |url=http://www.themoderneducation.com/Kerala/Higher-Secondary-Schools/govt-hss-peringolam-Schools-in-PERINGOLAM-s9628.html |title=ആർക്കൈവ് പകർപ്പ് |access-date=2022-06-08 |archive-date=2025-01-19 |archive-url=https://web.archive.org/web/20250119162719/http://www.themoderneducation.com/Kerala/Higher-Secondary-Schools/govt-hss-peringolam-Schools-in-PERINGOLAM-s9628.html |url-status=dead }}</ref> * കോളേജ് ഓഫ് മാത്തമാറ്റിക്സ് * ഭാരത സർക്കാറിൻറെ ജലവിഭവ ഗവേഷണകേന്ദ്രം ([http://www.cwrdm.org CWRDM]) ''' * ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മാനേജ്മെൻറ് ,കോഴിക്കോട് ([http://www.iimk.ac.in/ IIMK])''' * സി എം ദഅവ സെന്റർ (CMDC) 2022 ൽ സ്ഥാപിതമായി. * ഹിദായ്യത്തുസ്സ്വബിയാൻ മദ്രസ * അൽ ബിറ്ർ ഇസ്ലാമിക് പ്രീ സ്കൂൾ ==സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ == * ജ്ഞാനപ്രദായിനി ലൈബ്രറി & റീഡിംഗ് റൂം *മർഹമ വിദ്യാഭ്യാസ സഹായ പദ്ധതി പെരിങ്ങൊളം നാടിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് '''എസ്.ഐ.ഒ''' (സ്റ്റുഡൻറ്സ് ഇസ്ലാമിക്‌ ഓർഗനൈസേഷൻ) പെരിങ്ങൊളം യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ രൂപം നൽകിയ ഒരു സംരംഭമാണ് '''[http://marhamapgm.blogspot.in/ മർഹമ]'''.<ref>http://marhamapgm.blogspot.com/</ref> [[File:Marhamapgmlogo.jpg|thumb|Marhamapgmlogo]] [[പെരിങ്ങൊളം]] പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമർഥരായ വിദ്യാർത്ഥികളെ മർഹമ സഹായിക്കുന്നു{{തെളിവ്}} [[File:Marhama2014inauguration.jpg|thumb|Marhama2014inauguration]] ==ക്ലബുകൾ/ സാംസ്കാരിക വേദികൾ == * '''[[തനിമ കലാസാഹിത്യ വേദി|തനിമ]]''' കലാ സാഹിത്യ വേദി * '''PGM സോക്കർ ലവേഴ്സ്''' * '''വെറൈറ്റി''' ആർട്സ് & സ്പോർട്സ് ക്ലബ് * '''ചാലഞ്ചേഴ്സ്''' സ്പോർട്സ് ക്ലബ് * '''പീപ്പിൾ''' ആർട്സ് ക്ലബ് * '''ഗെലാറ്റികോ''' സ്പോർട്സ് ക്ലബ് * '''ചിലങ്ക''' കലാ സാംസ്കാരിക വേദി * '''ടീൻ ഇന്ത്യ''' ഫുട്ട്ബോൾ ക്ലബ് *[[മലർവാടി (മാസിക)|'''മലർവാടി''']] ബാലസംഘം *ബാലസംഘം *'''ഫ്രണ്ട്‌സ് കൂട്ടായ്മ''' *'''അമേയ സാംസ്‌കാരിക വേദി''' == ഫെസ്റ്റുകൾ == * '''പെരിങ്ങൊളം ഫെസ്റ്റ്''' 2018 * '''പീപ്പിൾസ് ഫെസ്റ്റ്''' * '''പഞ്ചായത്ത് മേളകൾ''' * '''ശതപൂർണ്ണിമ''' '''-''' ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പെരിങ്ങൊളം ശതാബ്ദി ആഘോഷം * '''ശതപൂർണ്ണിമ''' '''കാർണിവൽ 2025''' * '''പെരിങ്ങൊളം സൂപ്പർ ലീഗ് (PSL)''' - ഫൂട്ട്ബോൾ ടൂർണമെൻ്റ് == അവലംബങ്ങൾ == {{reflist}} t2oo9doti8mx4b2ll09ybp0211coim9 മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ 0 273397 4634166 4632182 2026-06-29T05:02:51Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634166 wikitext text/x-wiki {{Prettyurl|Mistreating elephants}} {{featured}} വന്യജീവിയായ ആനയെ അതിന്റെ കായികമായ കരുത്ത് പലതരത്തിലും ഉപയോഗപ്പെടുത്താൻ പണ്ടുകാലം മുതലേ മനുഷ്യൻ ഇണക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ മനുഷ്യന്റെ ബന്ധനത്തിൽ ജീവിക്കുന്ന ആനയെ '''നാട്ടാന''' എന്ന് വിളിക്കുന്നു. വന്യമൃഗമായ '''[[ആന|ആനയെ]]''' പൂർണ്ണമായും മെരുക്കാൻ ആവില്ല.<ref>http://www.thecritic.in/archives/14123{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> അതിനാൽ പലപ്പോഴും ചങ്ങലയിൽ ബന്ധിച്ച്, സഞ്ചരിക്കാനും അനങ്ങാനും ഉള്ള സ്വാതന്ത്ര്യം ഹനിച്ചാണ് ആനയെ വളർത്തുന്നത്. ഈ കാലത്ത് പലതരത്തിൽ ആനകൾ പീഡനം ഏറ്റുവാങ്ങുന്നു. [[File:Elephants of Kerala F18 9856.jpg|thumb|400px|നിയമവിരുദ്ധമായ തോട്ടി ഉപയോഗിച്ച് ആനയെ നിയന്ത്രിച്ച് നിർത്തിയിരിക്കുന്നു]] ==കാട്ടാനയും നാട്ടാനയും== [[File:Elephants of Kerala F18 8823.jpg|thumb|left|ചങ്ങലയിൽ കിടന്ന് അമർന്ന് കാലുകളിൽ വടുക്കൾ രൂപം കൊണ്ടിരിക്കുന്നു]] കെണിവച്ച് കാട്ടിൽനിന്നും പിടിക്കുന്ന ആനയെ മെരുക്കിയാണ് നാട്ടാനയാക്കാൻ ശ്രമിക്കുന്നത്. എന്നാൽ അവ ഒരിക്കലും ഒരു ഇണങ്ങിയ മൃഗമാവുന്നില്ല, മറിച്ച് ചങ്ങലയിൽ ഏതു സമയവും ബന്ധിതനായതിനാൽ സ്വാതന്ത്ര്യങ്ങളില്ലാതെ വേഗത്തിൽ നടക്കാനോ ഓടാനോ വയ്യാത്തതിനാൽ ഇണങ്ങിയതായി തോന്നുന്നത് മാത്രമാണ്. പിടിക്കുന്നതിനുമുൻപ് കാട്ടിൽ ജീവിക്കുന്ന ആനയുടെയും പിടിച്ചതിനുശേഷമുള്ള അതിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല. കൂട്ടം ചേർന്ന് അലഞ്ഞ് തിരിഞ്ഞ് നടക്കാനും നദികളിൽ കുളിക്കുവാനും നടന്നുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുവാനും ഇഷ്ടപ്പെടുന്ന ഒരു വന്യമൃഗമാണ് ആന. ഇതിനെ മെരുക്കിക്കഴിഞ്ഞാൽപ്പിന്നെ ഒരേ കുറ്റിയിൽ മണിക്കൂറുകളോളം കെട്ടിയിടപ്പെട്ട് ബ്രഹ്മചര്യജീവിതം നയിക്കേണ്ടിവരുന്നു. ജോലിയെടുപ്പിക്കുമ്പോൾ മാത്രമാണ് മറ്റ് ആനകളെ കാണുന്നതുതന്നെ, പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിലാവും മിക്കവാറും കുളിയും.<ref name=NYT>[https://archive.today/20160416050720/http://www.nytimes.com/2013/08/18/magazine/the-life-of-celebrity-elephants-in-india.html?pagewanted=2&_r=2 നാട്ടാനയും കാട്ടാനയും] ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന ആനയുടെ അവസ്ഥ</ref> [[ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്]] ഏഷ്യൻ ആനയെ വംശനാശഭീഷണിയുള്ള മൃഗങ്ങളുടെ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ഉള്ള 3000-ത്തോളം നാട്ടാനകളിൽ ഏതാണ്ട് 700 എണ്ണത്തോളം കേരളത്തിലാണ് ഉള്ളത്.<ref name=HFTpost>{{cite news | title = For Elephants, Indian Festival Season is Pure Torture | url = http://www.huffingtonpost.ca/sangita-iyer/captive-elephants-india_b_4372847.html | publisher = Huffingtonpost | date = 2013-03-12 | accessdate = 2017-02-25 | archive-date = 2017-02-25 | archive-url = https://web.archive.org/web/20170225154114/http://www.huffingtonpost.ca/sangita-iyer/captive-elephants-india_b_4372847.html | url-status = bot: unknown }}</ref> ==മെരുക്കൽ== {{പ്രലേ|ആനയെ മെരുക്കൽ}} [[File:Kodanadu elephant cradle.jpg|thumb|right|250px|[[കോടനാട്|കോടനാട്ടിലെ]] ആനക്കൊട്ടിൽ]] [[File:കോടനാട് ആന സംരക്ഷണ കേന്ദ്രം.JPG|thumb|250px|[[കോടനാട്|കോടനാട്ടിലെ ]] ആനക്കൊട്ടിലെ ഒരു കുട്ടിയാന]] [[File:Ankus (elephand goad).svg|thumb|100px|ആനത്തോട്ടി]] [[File:Elephant mistreat kerala.jpg|thumb|ക്ഷേത്രത്തിൽ ചങ്ങലയ്ക്കിട്ട ആന]] പലതരം കെണികൾ വച്ചുപിടിക്കുന്ന ആനയെ ഭീകരമായാണ് മെരുക്കുന്നത്. ആ മെരുക്കലിന്റെ ഭീതിദമായ ഓർമ്മകൾ ഉണ്ടെങ്കിലേ ആന ഇടയാതെ അനുസരണയോടെ ജീവിക്കുകയുള്ളൂ. വന്യജീവിയാണെന്നും ചിന്താശേഷിയുണ്ടെന്നും ഉള്ള തോന്നൽ നഷ്ടപ്പെടുത്തുന്ന വിധം ക്രൂരമായ ഈ പരിപാടിയെ "തകർക്കൽ (breaking-in)" എന്നാണ് വിളിക്കുന്നത്. പരിശീലനസ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു തുടങ്ങുന്ന ഈ പരിപാടി ഒരാഴ്ച നീളുന്നു. മനുഷ്യനു പൂർണ്ണമായി അടിമപ്പെടാനുള്ളതാണ് എന്ന ഒരു മനസ്ഥിതി ഉണ്ടാക്കലാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഇതിനായി ഒന്നോ രണ്ടോ മരക്കുറ്റികളുടെ ഇടയിൽ അനങ്ങാൻ ആവാത്ത വിധത്തിൽ ആനയെ കെട്ടിയിടുന്നു. തകർക്കാനായി ആനക്കുട്ടിയെ തുടർച്ചയായി തോട്ടി കൊണ്ട് അടിക്കുകയാണ് ആദ്യം ചെയ്യുക, ഇതോടൊപ്പം ആനപ്പാപ്പാൻ ശാന്തനായി ആനയോടു സംസാരിക്കുകയും ചെയ്യുന്നു. പേടി, വേദന, ദാഹം, വിശപ്പ് എന്നിവ ഒടുവിൽ ആനയുടെ എല്ലാ എതിർപ്പുകളും ഇല്ലാതാക്കുന്നു. തന്റെ വിധി സ്വീകരിക്കാൻ ആന തയ്യാറാവുന്നതോടെ പാപ്പാന്മാർ ആനയെ കുളിക്കാനും തിന്നാനും അനുവദിക്കുന്നു. എന്നാലും ആ സമയമെല്ലാം മെരുക്കുവാൻ സഹായിക്കുന്ന ആന അതിന്റെ കൂടെത്തന്നെയുണ്ടാവും. ഏതാനും ആഴ്ച ഇത്തരം പരിശീലനം നൽകുന്നതോടെ പാപ്പാനെ അനുസരിക്കാൻ ഏറെക്കുറെ ആയിട്ടുണ്ടാവും പുതിയ ആന. എന്നാൽ സർക്കസ്സിലോ മൃഗശാലയിലോ ജനിക്കുന്ന ആനക്കുട്ടികളെ ഇങ്ങനെ മെരുക്കേണ്ട ആവശ്യം വരാറില്ല.<ref name=upali232>{{cite web | title = Elephant Training in the zoo and circus | url = http://en.upali.ch/training/ | publisher = Elephant Encyclopedia | accessdate = 2017-02-25 | archive-date = 2017-02-25 | archive-url = https://web.archive.org/web/20170225155841/http://en.upali.ch/training/ | url-status = bot: unknown }}</ref> ഒരു പാപ്പാൻ മാറി മറ്റൊരു പാപ്പാൻ വരുമ്പോൾ ഇത് ആവർത്തിക്കപ്പെടുന്നു.<ref name =madhyamam3434>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1183|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 734|date = 2012 മാർച്ച് 19|accessdate = 2013 മെയ് 05|language = മലയാളം|archive-date = 2013-06-29|archive-url = https://archive.today/20130629184819/http://www.madhyamam.com/weekly/1183|url-status = bot: unknown}}</ref> [[തായ്‌ലാന്റ്|തായ്‌ലാന്റിൽ]] ആനകളെ മെരുക്കാനായി ചെവിയിലും കാലിലും എല്ലാം ആണിയടിച്ചു കയറ്റാറുണ്ടത്രേ. അതിനൊപ്പം അടിക്കുക, ഉറങ്ങാൻ അനുവദിക്കാതിരിക്കുക, ഭക്ഷണവും വെള്ളവും കൊടുക്കാതിരിക്കുക എന്ന രീതികളും ഉണ്ട്. തന്റെ ബുദ്ധിയും ബോധവും ഇച്ഛാശക്തിയും നഷ്ടപ്പെട്ട് ഇനി ഒരു അടിമയുടെ ജീവിതമായി മാറിയാലേ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ എന്ന് ആനയ്ക്ക് ബോധ്യം വരുത്തുവാനാണ് ഈ ശിക്ഷാരീതികൾ.<ref name=NGC>[https://web.archive.org/web/20021018085547/http://news.nationalgeographic.com/news/2002/10/1016_021016_phajaan.html ധിഷണയെ തകർക്കൽ] തായ്ലാന്റിലെ പീഡനം</ref> മിക്ക ആനകളുടേ കാലുകളിലും നിരന്തരം കെട്ടിയിട്ട ഇരുമ്പു ചങ്ങല ഉരഞ്ഞ് ഉണ്ടായ പൊട്ടലുകൾ കാണാം. പിടിക്കപ്പെട്ട അന്നുമുതൽ ചെരിയുന്നതുവരെ ആ ചങ്ങല അഴിച്ചുമാറ്റാറില്ല.<ref name=Tourist>[http://www.girlstriptips.com/1/post/2012/11/elephant-camp-torture-in-kerala-south-india.html പീഡിപ്പിക്കൽ] {{Webarchive|url=https://web.archive.org/web/20140306125158/http://www.girlstriptips.com/1/post/2012/11/elephant-camp-torture-in-kerala-south-india.html |date=2014-03-06 }} നിരന്തര പീഡനം, ഒരു വിദേശസന്ദർശകന്റെ കണ്ണിൽ</ref> ചട്ടം പഠിപ്പിക്കുമ്പോഴുള്ള ക്രൂരമർദ്ദനത്തിൽ ആനയുടെ ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥകൾ ധാരാളമാണ്<ref>http://www.mangalam.com/idukki/247910{{പ്രവർത്തിക്കാത്ത കണ്ണി|date=മേയ് 2026 |bot=InternetArchiveBot |fix-attempted=yes }}</ref> [[File:Leg of a chained elephant.jpg|thumb|ചങ്ങലയിൽ ഇട്ട ആനയുടെ കാൽ]] [[File:Elephants of Kerala F18 9612.jpg|thumb|left|ലോറിയിൽ കയറ്റി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് ആനകൾക്ക് വലിയ ദ്രോഹം ചെയ്യുന്നു]] ==മദം പൊട്ടുമ്പോളുള്ള സമീപനം== [[File:Elephants of Kerala F18 9615.jpg|thumb|left|പരിക്ക് പറ്റിയ ഭാഗം]] സസ്തനികളിൽ ആനകൾക്കു മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് മദപ്പാട് അഥവാ മദം പൊട്ടൽ. ലൈംഗികോത്തേജനവുമായി മദംപൊട്ടലിനു ബന്ധമുണ്ടോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും അങ്ങനെ തന്നെ വിശ്വസിക്കപ്പെടുന്നു. 20 വയസ്സു കഴിഞ്ഞ കൊമ്പന്മാരിലാണ് രൂക്ഷമായ മദപ്പാട് കാണുന്നത്. പുരുഷഹോർമോണുകളുടെ ആധിക്യം മൂലം അതിബലവാനും ആക്രമണസ്വഭാവമേറുന്നവനുമാണ് മദയാന. മെരുക്കുന്ന സമയത്തേറ്റ ക്രൂരമായ അനുഭവം കൊണ്ടു മാത്രം അനുസരണ കാണിക്കുന്ന ആന മദപ്പാടു സമയത്തെ രതിജന്യവും കാമസംബന്ധിയുമായ വ്യാപാരങ്ങളാൽ ആ വേദന പോലും മറക്കുമ്പോൾ, എത്രയും പെട്ടെന്ന് ഇതൊന്ന് ഒതുക്കിയാൽ മറ്റു പണികൾ എടുപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യർ ആനയെ മർദ്ദനത്തിലൂടെ മദപ്പാട് മാറ്റാൻ നോക്കുന്നു. കേരള സർക്കാർ 2013-ൽ പുറത്തിറക്കിയ നാട്ടാന പരിപാലന ചട്ടങ്ങൾ പ്രകാരം മദപ്പാട് കണ്ടാൽ ഡോക്ടറെ കാണിക്കണം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മദം തടയാനായി മരുന്നു നൽകരുത്. മദപ്പാടുള്ള സമയത്ത് ആന ജനങ്ങൾക്ക് പൊതുവിൽ അപകടമുണ്ടാക്കുന്നില്ലെന്ന് ഉടമ ഉറപ്പാക്കണം. ഈ സമയത്ത് ആനയ്ക്ക് ആവശ്യമായ പരിചരണം നൽകുകയും വേണം. മദപ്പാടുള്ളപ്പോൾ ആനയെ ഒരു പണിക്കും നിയോഗിക്കരുത്. ==ഭക്ഷണം== ആനയുടെ വായും പല്ലും ദഹന വ്യവസ്ഥയും രൂപീകരിച്ചിട്ടുള്ളത് പാകം ചെയ്തതൊ സംസ്കരിച്ചതോ പരിവർത്തനം ചെയ്യപ്പെട്ടതോ ആയ ആഹാരത്തിനു വേണ്ടിയല്ല. [[Grass|പുല്ല്]], [[leaves|ഇലകൾ]], [[bamboo|മുള]], [[bark|മരത്തിന്റെ തൊലി]], [[root|വേര്]], [[banana|വാഴ]], [[sugarcane|കരിമ്പ്]] എന്നിവയൊക്കെ<ref>http://www.defenders.org/elephant/basic-facts</ref> തിന്നാനും ദഹിക്കാനുമുള്ള പല്ലും ആമാശയവും കുടലും ഉള്ള ആനയ്ക്ക് പനയുടെ മുകളിൽ നിൽക്കുന്ന പനമ്പട്ട സ്വാഭാവികമായ ആഹാരമേ അല്ല എങ്കിലും ഇത് ഇഷ്ടഭോജനമാണെന്ന തെറ്റിദ്ധാരണ നിലവിലുണ്ട്.<ref>http://ethiran.blogspot.in/2013/05/blog-post.html</ref> വ്യായാമത്തിന്റെ അഭാവം മൂലവും മനുഷ്യർ നൽകുന്ന ഭക്ഷണം ആനയുടെ സ്വാഭാവികരീതികൾക്ക് യോജിച്ചത് ആകാത്തതുകൊണ്ടും ആനകൾക്ക് ദഹനക്കേട് വരുന്നത് പതിവാണ്, ആനകൾക്ക് ഉണ്ടാകുന്ന ദഹനക്കേടിന് '''എരണ്ടക്കെട്ട്''' എന്നാണു പറയുന്നത്.<ref>http://suprabhaatham.com/item/20150978368</ref> എരണ്ടക്കെട്ട് കാരണം ആനകളുടെ ആയുസ്സ് കുറയുന്നുണ്ട്. രണ്ടു കൊല്ലത്തിനിടെ 56 ആനകൾ ചരിഞ്ഞതിൽ 34 എണ്ണത്തിനും എരണ്ടക്കെട്ടായിരുന്നു. [[തിരുവമ്പാടി ശിവസുന്ദർ]] അടക്കം എട്ടാനകളാണ് 2018 ജനുവരി ഒന്നിനുശേഷം സംസ്ഥാനത്ത് ചരിഞ്ഞത്. 2017-ൽ 20- ഉം 2016-ൽ 26-ഉം ആനകൾ ചരിഞ്ഞു. പരിപാലനത്തിൽ വന്ന മാറ്റമാണ് എരണ്ടക്കെട്ടിനു കാരണമായി ആനചികിത്സകരും ആനപ്രേമികളും പറയുന്നത്. കാട്ടാനകൾക്ക് എരണ്ടക്കെട്ട് കുറവാണെന്നും അവർ പറയുന്നു. ജീവിതരീതിയിലുണ്ടായ വ്യത്യാസം മനുഷ്യരെ രോഗികളാക്കുംപോലെ നാട്ടാനകൾക്കും ചികിത്സ ഫലപ്രദമാകാത്ത രോഗങ്ങൾ കൂടുകയാണ്.<ref>{{Cite web |url=http://www.mathrubhumi.com/print-edition/kerala/thrissur-1.2665852 |title=ആർക്കൈവ് പകർപ്പ് |access-date=2018-04-16 |archive-date=2018-04-03 |archive-url=https://web.archive.org/web/20180403051824/http://www.mathrubhumi.com/print-edition/kerala/thrissur-1.2665852 |url-status=dead }}</ref> ==നാട്ടാന പരിപാലന ചട്ടങ്ങൾ== ആനകളെ വളർത്തുമ്പോൾ പാലിക്കേണ്ട വിവിധങ്ങളായ കാര്യങ്ങളെപ്പറ്റിയുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ കേരള സർക്കാർ 2013-ൽ പുറത്തിറക്കുകയുണ്ടായി. ഇതു പ്രകാരം ആനയുടമ ആനയെ പരിപാലിക്കാൻ മൂന്നുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള പാപ്പാനെയേ നിയമിക്കാവൂ. അയാൾക്ക് പ്രവൃത്തിപരിചയത്തിന് സർട്ടിഫിക്കറ്റും ഉണ്ടാകണം. വനം വകുപ്പ് നൽകുന്ന പരിശീലനം പാപ്പാന്മാർക്ക് ലഭിക്കുന്നു എന്ന് ഉടമ ഉറപ്പുവരുത്തണം. പാപ്പാന് ഒരു സഹായി ഉണ്ടായിരിക്കണം. ആനയ്ക്ക് വിശ്രമിക്കാൻ ആനയുടെ വലിപ്പം അനുസരിച്ച് വൃത്തിയുള്ള തൊഴുത്ത് ഉണ്ടായിരിക്കണം. ഒമ്പതു മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള തൊഴുത്താണ് മുതിർന്ന ആനയ്ക്ക് വേണ്ടത്. അടച്ചുകെട്ടിയ ഷെഡ്ഡാണെങ്കിൽ ചുരുങ്ങിയത് അഞ്ചര മീറ്റർ ഉയരം ഉണ്ടാവണം. എന്നും ആനയെ കുളിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം. ആനയ്ക്ക് അസുഖമോ പരിക്കോ ഗർഭമോ ഉണ്ടെങ്കിൽ ഉടമയെ പാപ്പാൻ അറിക്കണം. മൃഗഡോക്ടറുടെ സഹായം ഉടമ തേടണം. മെഡിക്കൽ പരിശോധന നടത്തുകയും പ്രതിരോധ കുത്തിവയ്പുകൾ നൽകുകയും വേണം. രണ്ടുവർഷത്തിലൊരിക്കൽ പാപ്പാനെയും ആരോഗ്യ പരിശോധനയ്ക്കു വിധേയനാക്കണം. പാപ്പാന് ആനയിലേക്ക് പകരാനിടയുള്ള രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. ആനയെ ഉത്സവത്തിനും മറ്റും കൊണ്ടുപോകുമ്പോൾ സംഘാടകർ പരിപാടിയുടെ വിശദാംശങ്ങൾ അധികൃതർക്ക് എഴുതിനൽകണം. ആനയ്ക്ക് യാതൊരു വിധത്തിലുമുള്ള വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തരുത്. ചട്ടങ്ങളിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ ഉടമയ്ക്കു ലഭിക്കും. എന്നാൽ കേരളത്തിൽ ഇതുവരെ ഈ ചട്ടങ്ങൾ കർശനമായി നടപ്പാക്കിയിട്ടില്ല.<ref>{{Cite web |url=http://deshabhimani.com/periodicalContent5.php?id=589 |title=ആർക്കൈവ് പകർപ്പ് |access-date=2014-02-15 |archive-date=2016-04-07 |archive-url=https://web.archive.org/web/20160407141629/http://www.deshabhimani.com/periodicalContent5.php?id=589 |url-status=dead }}</ref> 2010- ലെ രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് കേരള വനം വകുപ്പ് 2015 മെയ് 14 ന് ആനകളെ നിയന്ത്രിക്കാൻ ഇരുമ്പുതോട്ടി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. അത്യാവശ്യമെങ്കിൽ മരം കൊണ്ടുള്ള തോട്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.<ref>http://www.forest.kerala.gov.in/images/flash/scan115515.pdf</ref> ==കേരളത്തിലെ ഉൽസവകാലം== [[File:Elepahant.jpg|thumb|പിണ്ടത്തിന്റെ അടുത്തു തന്നെ നിൽക്കേണ്ടിവരുന്ന ആന, ചങ്ങല ഉരഞ്ഞ മുറിവ് കാലിൽ കാണാം]] തന്ത്രശാസ്ത്രങ്ങളിലൊന്നും അമ്പലങ്ങളിൽ ആനയെഴുന്നള്ളത്ത് വേണമെന്ന് വിധിച്ചിട്ടില്ല എന്നു [[സുഗതകുമാരി]]യും ഇത് ക്രൂരവും അനാവശ്യമായ ഒരു ആഡംബരമാണെന്ന് അക്കീരിമൺ കാളിദാസ ഭട്ടത്തിരിയും പറയുന്നു.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 46.</ref> എത്ര മെരുക്കിയാലും മെരുങ്ങാത്ത വന്യമൃഗമായ ആന ഉൽസവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുമ്പോഴും വെയിലത്ത് ടാറിട്ട റോഡിൽക്കൂടി കിലോമീറ്ററുകളോളം നടത്തിക്കൊണ്ടുപോവുമ്പോഴുമെല്ലാം ഇടയുന്നത് കേരളത്തിൽ സാധാരണമാണ്. ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഉൽസവപ്പറമ്പുകളിൽ ആന ഇടയുന്നത് വലിയ ഭീഷണിയാണ്.<ref>http://malayalam.webdunia.com/newsworld/news/keralanews/1301/28/1130128007_1.htm</ref><ref name=MLYahoo1>[https://archive.today/20140216145602/http://malayalam.yahoo.com/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%9F%E0%B5%86-%E0%B4%86%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81-223110305.html മെരുങ്ങാത്ത മൃഗം] ഉൽസവപ്പറമ്പുകളിൽ</ref> റോഡിൽക്കൂടി കൊണ്ടുപോകുമ്പോൾ ആനകൾ ഇടയുന്നത് പലപ്പോഴും ഗതാഗതത്തിന് തടസ്സമാവാറുണ്ട്.<ref>{{Cite web |url=http://www.livevartha.com/read-more.php?id=3483 |title=ആർക്കൈവ് പകർപ്പ് |access-date=2014-02-16 |archive-date=2013-09-27 |archive-url=https://web.archive.org/web/20130927073046/http://livevartha.com/read-more.php?id=3483 |url-status=dead }}</ref> പരിഭ്രാന്തരാവുന്ന ആനകൾ വഴികളിൽക്കൂടി ഓടി വാഹനങ്ങൾ തകർക്കുന്നതും സംഭവിക്കാറുണ്ട്.<ref>http://www.mediaonetv.in/news/21534/thu-02132014-1309{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ഇടയുന്ന ആനകൾ വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കുന്നു.<ref>{{Cite web |url=http://malayalam.yahoo.com/%E0%B4%86%E0%B4%A8-%E0%B4%87%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-114642791.html |title=ആന ഇടഞ്ഞു. മനോരമ ഓൺലൈൻ |access-date=2014-02-16 |archive-date=2014-02-16 |archive-url=https://archive.today/20140216145633/http://malayalam.yahoo.com/%E0%B4%86%E0%B4%A8-%E0%B4%87%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-114642791.html |url-status=live }}</ref> തൃശൂർ പൂരത്തിന് അണിനിരത്തുന്ന ആനകൾ ഇടയുന്നത് പതിവാണ്.<ref>http://anweshanam.com/index.php/all/news/8038#sthash.bazTSXRu.dpbs{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref>{{Cite web |url=http://malayalam.oneindia.in/news/2012/05/02/kerala-thissur-pooram-thrissur-festival-temple-elephant-amok-aid0199.html |title=ആർക്കൈവ് പകർപ്പ് |access-date=2014-02-16 |archive-date=2012-05-04 |archive-url=https://web.archive.org/web/20120504224026/http://www.robotstxt.org/ |url-status=dead }}</ref> ജനുവരി മുതൻ ഏപ്രിൽ വരെയുള്ള കാലത്ത് നടക്കുന്ന ഉൽസവങ്ങളാണ് കേരളത്തിലെ ആനകളുടെ ഏറ്റവും ദുരിതപൂർണ്ണമായ കാലം. പൊരിയുന്ന വെയിലത്ത് ടാറിട്ട റോഡിൽ മണിക്കൂറുകളോളം, പലപ്പോഴും ദിവസങ്ങൾ തുടർച്ചയായി നിൽക്കേണ്ടിവരാറുണ്ട് ഇവയ്ക്ക്. ഉൽസവങ്ങളുടെയും ടൂറിസത്തിന്റെയും പേരിൽ ഭക്ഷണവും വെള്ളവും ഉറക്കവും ലഭിക്കാത്തതുമൂലം ഇക്കാലത്ത് ആനകൾ പലതരത്തിൽ കഷ്ടപ്പെടുന്നു. ഒരു മതഗ്രന്ഥങ്ങളിലും അമ്പലങ്ങളിലെ ഉൽസവത്തിന് ആനകൾ വേണമെന്നു പറയുന്നില്ല. 30000 മുതൽ 100000 രൂപവരെ ദിവസത്തിന് വാടക ലഭിക്കുന്ന ഉൽസവകാലത്ത് പരമാവധി ലാഭം കൊയ്യാനുള്ള ആന ഉടമസ്ഥരുടെ ആർത്തിയാണ് ആനകളുടെ ഈ ദുരിതത്തിന് ഒരു കാരണം. മദമിളകുന്ന കാലത്ത് ആനയ്ക്ക് വേണ്ടത് തണുത്ത ചുറ്റുപാടുകളും ആവശ്യത്തിനു വെള്ളവും വിശ്രമവുമാണ്, എന്നാൽ ഉൽസവകാലത്ത് ഇങ്ങനെ വിശ്രമിക്കാൻ അനുവദിച്ചാൽ ഉണ്ടാവുന്ന നഷ്ടം ആനകൾക്ക് വിശ്രമം നൽകുന്നതിൽ നിന്നും ഉടമകളെ തടയുന്നു.<ref name=Hindu>[http://www.thehindu.com/news/national/kerala/cruelty-against-elephants/article2896700.ece ഉൽസവകാലത്തെ വിശ്രമമില്ലാത്ത എഴുന്നള്ളിക്കൽ] നിരന്തര പീഡനം</ref> തൃശൂർപൂരത്തിന്‌ ആനകളെ എഴുന്നള്ളിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്‌ ശ്രദ്ധയിൽപ്പെട്ടപ്പോൾ [[പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്|പീറ്റയുടെ]] വക്താവും അമേരിക്കൻ നടിയുമായ [[Pamela Anderson|പമേല ആൻഡേഴ്‌സൺ]] കേരളത്തിലെ മുഖ്യമന്ത്രിയായ [[ഉമ്മൻ ചാണ്ടി|ഉമ്മൻ ചാണ്ടിയോട്]] തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നത് തടയണമെന്നും പകരം മുളകൊണ്ടോ മരംകൊണ്ടോ മറ്റോ ആനകളുടെ രൂപം ഉണ്ടാക്കി പൂരത്തിന്‌ ഉപയോഗിക്കാൻ ആനയൊന്നിന്‌ ഏതാണ്ട്‌ പതിനായിരം രൂപ നൽകാൻ തയ്യാറാണെന്നും അറിയിക്കുകയുണ്ടായി. നേരത്തേ തമിഴ്‌നാട്ടിലെ മലയാളികൾക്ക്‌ ആനയെ ഉപയോഗിച്ച്‌ പൂരം ആഘോഷിക്കുന്നതിന്‌ അനുമതി ലഭിക്കാതെ വന്നപ്പോൾ അവർ ഇത്തരത്തിലുള്ള ആനയുടെ രൂപങ്ങൾ ഉപയോഗിക്കുകയും അത്‌ ഏവരേയും തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തതായി പമേല ആൻഡേഴ്‌സൺ മുഖ്യമന്ത്രിക്ക് എഴുതി. എന്നു മാത്രമല്ല ഒരു പ്രധാന ടൂറിസം ലക്ഷ്യമായ കേരളത്തിൽ വരുന്ന ഒരു സന്ദർശകന്റെ അവധിക്കാലത്തിന്റെ സന്തോഷം നശിപ്പിക്കാൻ ഇങ്ങനെ ആനകളെ ചങ്ങലയ്ക്കിട്ടു കൊണ്ടു വെയിലത്തു ടാർ റോഡിൽക്കൂടി നടത്തുന്ന ഒറ്റക്കാഴ്ച മാത്രം മതിയാവുമെന്നും അവർ എഴുതുകയുണ്ടായി. ഇത്തരം പീഡനങ്ങൾക്ക്‌ ഇരയാവുന്ന ആനകളുടെ പ്രതികാരത്താൽ കഴിഞ്ഞ 15 വർഷത്തിനിടയ്ക്ക്‌ കേരളത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടിയ പമേല ആൻഡേഴ്‌സൺ ഇതിനെല്ലാം ഒരു മാറ്റം വരുത്താനുള്ള സുവർണ്ണ അവസരമാണ്‌ പൂരത്തിന് ആനകളെ നിരോധിക്കുക വഴി വന്നിരിക്കുന്നതെന്ന കാര്യവും മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുകയുണ്ടായി.<ref>http://indianexpress.com/article/entertainment/hollywood/pamela-anderson-asks-cm-not-to-use-elephants-for-ker-festival/</ref> ===പമേല ആൻഡേഴ്സൻ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്=== {{Hidden begin |showhide=right|expanded=false | titlestyle = background:palegreen; | title = മുഴുവൻ വായിക്കാൻ വലതുവശത്ത് ''പ്രദർശിപ്പിക്കുക'' എന്നെഴുതിയിടത്ത് ഞെക്കുക}} ''പ്രിയ മുഖ്യമന്ത്രിയ്ക്ക്‌ ''എന്റെ ആനപ്രേമം അറിയാവുന്ന പീറ്റ(PETA)യിലെ എന്റെ സുഹൃത്തുക്കൾ ഈ വരുന്ന തൃശൂർപൂരത്തിന്‌ ആനകളെ എഴുന്നള്ളിക്കരുതെന്ന മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്‌ എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ലോകം മുഴുവനുമുള്ള ആളുകളാൽ അഭിനന്ദിക്കപ്പെടാനുള്ള ഒരു സുവർണ്ണ അവസരമാണ്‌ ഇപ്പോൾ കൈവന്നിരിക്കുന്നത്‌.'' ''ആനകളുടെ ബുദ്ധിയേയോ അവയുടെ സാമൂഹ്യ-പെരുമാറ്റരീതികളെയോ കുറിച്ച്‌ അറിവില്ലാതിരുന്ന കാലത്ത്‌ മനുഷ്യർ അവയെ പൂരത്തിനും പണികൾ എടുപ്പിക്കാനും ഉപയോഗിച്ചിരുന്നു. എന്നാൽ ഈ മാറിയകാലത്ത്‌ ആനകൾക്ക്‌ ഉപദ്രവമാകാതിരിക്കാനും പൂരത്തിന്റെ ഗരിമ നഷ്ടപ്പെടാതിരിക്കാനും മുളകൊണ്ടോ മരംകൊണ്ടോ മറ്റോ ആനകളുടെ രൂപം ഉണ്ടാക്കി പൂരത്തിന്‌ ഉപയോഗിക്കാൻ ആനയൊന്നിന്‌ ഏതാണ്ട്‌ പതിനായിരം രൂപ നൽകാൻ ഞാൻ തയ്യാറാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കട്ടേ. ''താങ്കൾക്ക്‌ ഒരുപക്ഷേ അറിവുണ്ടായേക്കാം, നേരത്തേ തമിഴ്‌നാട്ടിലെ മലയാളികൾക്ക്‌ ആനയെ ഉപയോഗിച്ച്‌ പൂരം ആഘോഷിക്കുന്നതിന്‌ അനുമതി ലഭിക്കാതെ വന്നപ്പോൾ അവർ ഇത്തരം ആന-രൂപം ഉപയോഗിക്കുകയും അത്‌ ഏവരേയും തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത കാര്യം. തൃശൂർ പൂരവും നമുക്ക്‌ അങ്ങനെ ആഘോഷിക്കാവുന്നതേയുള്ളൂ.'' ''ആനകളെ ചങ്ങലയ്ക്കിട്ട്‌ അടിമയാക്കി വയ്ക്കുന്ന രീതിയോട്‌ ലോകം മുഴുവൻ എതിരാണെന്ന് താങ്കൾക്ക്‌ അറിവുണ്ടെന്ന് എനിക്ക്‌ ഉറപ്പാണ്‌. ഒരു പ്രധാന ടൂറിസം ലക്ഷ്യമായ കേരളത്തിൽ വരുന്ന ഒരു സന്ദർശകന്റെ അവധിക്കാലത്തിന്റെ സന്തോഷം നശിപ്പിക്കാൻ ഇങ്ങനെ ആനകളെ ചങ്ങലയ്ക്കിട്ടു കൊണ്ടു വെയിലത്തു ടാർ റോഡിൽക്കൂടി നടത്തുന്ന ഒറ്റക്കാഴ്ച മാത്രം മതിയാവും. ഇത്തരം പീഡനങ്ങൾക്ക്‌ ഇരയാവുന്ന ആനകളുടെ പ്രതികാരത്താൽ കഴിഞ്ഞ 15 വർഷത്തിനിടയ്ക്ക്‌ കേരളത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യവും അറിയാവുന്ന താങ്കൾക്ക്‌ ഇതിനെല്ലാം ഒരു മാറ്റം വരുത്താനുള്ള സുവർണ്ണ അവസരമാണ്‌ വന്നിരിക്കുന്നത്‌.'' ''താങ്കളിൽ നിന്നും മറുപടി പ്രതീക്ഷിച്ച്‌''<br> ''വിശ്വസ്തതയോടെ''<br> ''പമേലാ ആൻഡേർസൺ'' {{Hidden end}} ===മറ്റു മതക്കാരുടെ ചടങ്ങുകളിലും=== #മുസ്ലീം പെരുന്നാളായ പട്ടാമ്പിപ്പെരുന്നാളിന് 101 ആനകളെ ഭാരതപ്പുഴയുടെ മണൽത്തിട്ടകളിൽ മണിക്കൂറോളം നിർത്താറുണ്ട്. പട്ടാമ്പിപ്പെരുന്നാളിനു രാവിലെ മുതൽ പിറ്റേന്നുവരെയാണ് ആനകൾ നിൽക്കേണ്ടത്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 48.</ref> #ക്രിസ്ത്യൻപള്ളികളും ഇപ്പോൾ ആഘോഷങ്ങൾക്ക് ആനകളെ ഉപയോഗിക്കുന്നു. കുന്നംകുളം പള്ളിയിലെ പരിപാടിക്ക് 56 ആനകളെയണ് ഒരുക്കിയത്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 48.</ref> ==അമിതമായി ജോലിചെയ്യിക്കുന്നത്== [[File:Elephants of Kerala F18 9689.jpg|thumb|left|ചങ്ങലയിൽക്കിടന്ന് സ്ഥിരമായി രൂപഭ്രംശം വന്ന കാലുകൾ, ചുട്ടുപഴുത്ത മണലിലുള്ള നിൽപ്പും]] ആറുമണിക്കൂർ മാത്രമേ ജോലി ചെയ്യിക്കാവൂ എന്നു നിയമുണ്ടെങ്കിലും പലപ്പോഴും ദിവസം മുഴുവൻ ആനകളെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കാറുണ്ട്. നെറ്റി കൊണ്ട് വലിയ ഭാരങ്ങൾ തള്ളുന്നത് ആനയുടെ മസ്തകത്തിന് ദോഷം ചെയ്യുമെങ്കിലും അമിതഭാരങ്ങൾ തള്ളിനീക്കാൻ ആനകൾ പലപ്പോഴും നിർബന്ധിതരാവേണ്ടി വരാറുണ്ട്. ഇങ്ങനെ പീഡിപ്പിക്കപ്പെടുന്ന ആനകൾ ഇടയുന്നത് സാധാരണമാണ്. കഴിഞ്ഞ പത്തുകൊല്ലത്തിഉനിടയിൽ 212 പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്, അതിൽ കൂടുതൽ പാപ്പാന്മാർ ആണ്. ഇക്കാലത്ത് പീഡനങ്ങളിൽ 1000-ഓളം ആനകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.<ref name=HTP>[http://www.huffingtonpost.ca/sangita-iyer/captive-elephants-india_b_4372847.html ഉൽസവങ്ങളിലെ ആനകളുടെ സാന്നിധ്യം] കേരളത്തിലെ ആനകളുടെ അവസ്ഥ</ref> അമിതജോലിയും [[dehydration|നിർജ്ജലീകരണവും]] മൂലം അവയ്ക്ക് പണിയെടുക്കാനേ സാധിക്കാതെ വരുന്നു.<ref>{{Cite web |url=http://whitemuse.hubpages.com/hub/Elephant-Problems-in-Kerala-India |title=ആർക്കൈവ് പകർപ്പ് |access-date=2014-02-17 |archive-date=2013-10-09 |archive-url=https://web.archive.org/web/20131009003454/http://whitemuse.hubpages.com/hub/Elephant-Problems-in-Kerala-India |url-status=dead }}</ref> ഡിസംബർ മുതൽ മെയ് വരെയുള്ള ഉൽസവകാലത്ത് വിശ്രമമേ ലഭിക്കാതെ 200-ഓളം ഉൽസവങ്ങളിൽ പങ്കെടുപ്പിക്കാൻ നിത്യേന ലോറിയിൽ കയറി പോവേണ്ടിവരാറുള്ള ആനകൾ വരെയുണ്ട്.<ref>http://www.nytimes.com/2013/08/18/magazine/the-life-of-celebrity-elephants-in-india.html?_r=0</ref> 40-45 ഡിഗ്രി ചൂടുള്ള ഇക്കാലത്ത് 10-12 മണിക്കൂറോളം തുടർച്ചയായി വെയിലത്ത് നിൽക്കുവാനായി കനത്ത പീഡനമാണ് ഈ ജീവികൾ ഏറ്റുവാങ്ങേണ്ടിവരുന്നത്. ഇങ്ങനെ അനുസരണയോടെ നിർത്താൻ പാപ്പാന്മാർ നടത്തുന്ന പ്രയോഗങ്ങൾ എന്തെല്ലാമാണെന്ന് പുറത്ത് ഇപ്പോഴും അറിയുന്നില്ല. കാലിൽ തളയ്ക്കുന്ന ഭാരിച്ച ചങ്ങലയും ദേഹത്ത് ഇടുന്ന മുള്ളുള്ള ചങ്ങലയും ആവണം ആനയെ അനങ്ങാതെ നിൽക്കാൻ പ്രേരിപ്പിക്കുന്നത്. ഉറക്കെ മുഴങ്ങുന്ന പെരുമ്പറകളുടെയും ചെണ്ടയുടെയും വെടിക്കെട്ടുകളുടെയും ശബ്ദം ഇവ ഉലസവകാലത്ത് വളരെ അടുത്ത് നിന്ന് നിരന്തരം സഹിക്കേണ്ടിവരുന്നുണ്ട്. അതിനിടയിലാണ് ഒരു ഉൽസവസ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് ലോറിയിൽ പോവേണ്ടിവരുന്നത്. കാട്ടിന്റെ ശാന്തതയിൽ മറ്റ് ആനകളോടൊപ്പം അലഞ്ഞുനടക്കാൻ ഇഷ്ടപ്പെടുന്ന ആന ഉറക്കം, വെള്ളം, ഭക്ഷണം എന്നിവ നിഷേധിക്കപ്പെട്ടാണ് ഉൽസവകാലത്ത് ജീവിക്കേണ്ടിവരുന്നത്.<ref>http://www.huffingtonpost.ca/sangita-iyer/captive-elephants-india_b_4372847.html</ref> ഇന്ത്യയിൽ ഏറ്റവും കൂടുതലായി ആനകളെ പീഡിപ്പിക്കുന്ന സമൂഹം കേരളത്തിലേതാണെന്ന് എഴുത്തുകാരൻ [[സക്കറിയ]] അഭിപ്രായപ്പെടുന്നു. ഒരേ ദിവസം തന്നെ വിശ്രമമേയില്ലാതെ മൂന്നും നാലും സ്ഥലങ്ങളിൽ എഴുന്നള്ളിക്കപ്പെടേണ്ട ദയനീയ അവസ്ഥയും കേരളത്തിലെ ആനകൾക്ക് ഉണ്ടാവുന്നുണ്ട്.<ref name=BBC2>[http://news.bbc.co.uk/2/hi/south_asia/8533776.stm ഉൽസവകാലത്തെ വിശ്രമമില്ലാത്ത എഴുന്നള്ളിക്കൽ] ബി ബി സിയിൽ വന്നത്</ref> ==ആനകളെ പീഡിപ്പിക്കുന്നത്== [[File:Elephants of Kerala F18 9621.jpg|thumb|left|ചാരിവച്ചിരിക്കുന്ന വടിയെങ്ങാൻ താഴെവീണാലുള്ള ശിക്ഷകളെ ഭയന്ന് ആന അനങ്ങാതെ നിൽക്കും]] [[File:Anachangala DSCN0267.JPG|thumb|മദപ്പാടിലുള്ള ആനയെ ഉത്സവങ്ങൾക്ക് ഇറക്കുമ്പോൾ നിയന്ത്രിയ്ക്കാനായി ഉപയോഗിക്കുന്ന സ്പെഷൽ മുൾച്ചങ്ങല. തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിന്റെ പരിസരത്ത് നിന്നും.]] കഠിനമായി ജോലിചെയ്യിച്ചും വിശ്രമമില്ലാതെ പണിയെടുപ്പിച്ചും ഉൽസവകാലത്ത് പലയിടങ്ങളിൽ എത്തിക്കാൻ ലോറികളിൽ തുടർച്ചയായി യാത്ര ചെയ്യിച്ചും ആനകളെ കേരളത്തിൽ പലപ്പോഴും ക്രൂരമായി ഉപദ്രവിച്ചുവരുന്നു. പെരുമ്പാവൂർ രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിൽ 2013 ജനുവരി 27-ന് ആന ഇടഞ്ഞപ്പോൾ മൂന്ന് സ്ത്രീകൾ കൊല്ലപ്പെടുകയുണ്ടായി.<ref>http://malayalam.webdunia.com/newsworld/news/keralanews/1301/28/1130128007_1.htm</ref> പൂർണ്ണമായ കാഴ്ചശക്തിയുമില്ലാതിരുന്ന<ref>http://www.fiapo.org/view_news.php?viewid=12366{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ]] എന്ന് പേരിട്ടിട്ടുള്ള ഈ ആനയെ വിശ്രമമില്ലാതെ എഴുന്നള്ളത്തിന് ഉപയോഗിച്ചിരുന്നു. ജനുവരി 25-ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് ആറു വരെയും രാത്രി 12 മുതൽ 26നു പുലരർച്ചെ അഞ്ചുമണിവരെയും കുന്നംകുളത്തിനടുത്ത് ഈ ആനയെ എഴുന്നള്ളിച്ചിരുന്നു. അതിനു ശേഷം കോട്ടയത്തേക്കു കൊണ്ടുപോയ ഈ ആനയെ 26-നു പകലും രാത്രിയും അവിടെയും വിശ്രമമില്ലാതെ എഴുന്നള്ളിച്ച ശേഷമാണു 27-നു പുലർച്ചെ പെരുമ്പാവൂരിലേക്കു കൊണ്ടുവരുന്നത്. 160 കിലോമീറ്ററിലേറെയാണ് ഈ ആന 48 മണിക്കൂറിനുള്ളിൽ യാത്ര ചെയ്തത്.<ref name=MLyahoo>[http://malayalam.yahoo.com/%E0%B4%86%E0%B4%A8%E0%B4%95%E0%B4%B3%E0%B5%86-%E0%B4%89%E0%B4%B1%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%A8%E0%B5%8D-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%82-%E0%B4%AA%E0%B5%80%E0%B4%A1%E0%B4%A8%E0%B4%82-%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B5%81-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-202645268.html തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} വിശ്രമമില്ലാത്ത ജീവിതം</ref> അനുസരണക്കേട് കാണിക്കുന്നു എന്ന പേരിൽ പല പാപ്പാന്മാരും ആനകളെ ക്രൂരമായി തല്ലിച്ചതയ്ക്കാറുണ്ട്. മദ്യലഹരിയിലുള്ള പാപ്പാന്മാർ പലപ്പോഴും ഭക്ഷണവും വെള്ളവും നൽകാതെ ആനകളെ ഉപദ്രവിക്കാറുണ്ട്.<ref>http://www.mangalam.com/print-edition/keralam/57297{{പ്രവർത്തിക്കാത്ത കണ്ണി|date=മേയ് 2026 |bot=InternetArchiveBot |fix-attempted=yes }}</ref> ആനയുടെ ദേഹത്ത് ആകെ വിയർപ്പുഗ്രന്ഥികൾ ഉള്ളത് അവയുടെ കാൽനഖങ്ങൾക്ക് ഇടയിൽ മാത്രമാണ്. അമിതമായ ചൂടിൽ വിയർക്കാൻ പോലും സാധിക്കാത്തതിനാൽ ചൂട് ആനയ്ക്ക് കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നതാണ്, ഏതു നേരവും ചെവി ആട്ടിക്കൊണ്ട് നിൽക്കുന്നത് അതിനാലാണുതാനും.<ref>http://thinkelephants.blogspot.in/2014/03/dont-sweat-it-how-elephants-beat-heat_17.html</ref> * പാപ്പാന്മാരുടെ ക്രൂരപീഡനത്തിനിരയായ ഗുരുവായൂർ ആനക്കോട്ടയിലെ ഒരു ആന ചെരിഞ്ഞിരുന്നു.<ref>http://www.janmabhumidaily.com/jnb/News/65383{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> മദപ്പാടുകാലത്ത് നടത്തിയ ക്രൂരമായ മർദ്ദനമേറ്റിട്ടാണ് മാസങ്ങളോളം മരണത്തോട് മല്ലടിച്ചുകഴിഞ്ഞശേഷം ആ ആന ചെരിഞ്ഞത്.<ref name=MB>[http://www.mathrubhumi.com/story.php?id=288178 ഗുരുവായൂർ അർജ്ജുൻ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} ക്രൂരമായ മർദ്ദനം</ref> ക്രൂരമായ മർദ്ദനത്താൽ വീണുപോയ അർജുനന്റെ കാലിൽനിന്നും ചലവും നീരും ഒഴുകി നടക്കാൻ വയ്യാതെ ആയെങ്കിലും മൂന്നുമാസത്തിനു ശേഷമാണ് അതിനു ചികിൽസ നൽകിയത്.<ref>http://timesofindia.indiatimes.com/city/thiruvananthapuram/Ailing-elephant-Arjun-dies-at-Guruvayur/articleshow/15053151.cms?from=mdr</ref> മർദ്ദനത്തിന്റെ ഒരു ചെറിയ ഭാഗം [https://www.youtube.com/watch?v=7fOCn2DoXB4 ഇവിടെ] കാണാം. *മഹാരാഷ്ട്രയിലെ കോൽഹാപൂരിലെ ഒരു ക്ഷേത്രത്തിലെ 13 വയസ്സുള്ള ഒരാനയ്ക്ക് അതിന്റെ പാപ്പാൻ പുകയില നൽകിയശേഷം ജലമോ ഭക്ഷണമോ നൽകാതെ ഇരുമ്പുവടി കൊണ്ട് അതിന്റെ കൺനുപോലും അടിച്ചുപൊട്ടിച്ച ഒരു വിഡിയോ പുറത്തുവന്നത് അന്താരാഷ്ട്രീയമായിത്തന്നെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. വനംവകുപ്പിന്റെ ഉത്തരവുപോലും അനുസരിക്കാതെ പിന്നെയും അതിനെ തടങ്കലിൽ വച്ചിരുന്നു.<ref>http://www.aljazeera.com/news/2013/12/elephant-torture-video-outrages-india-2013121094921968876.html</ref> *ഗുരുവായൂരിലെ കുട്ടികൃഷ്ണൻ എന്ന 68 വയസ്സുള്ള ആനയ്ക്ക് ഒരു വർഷത്തോളം പഴക്കമുള്ള പാദരോഗത്തിന് കാര്യമായ ചികിൽസ നൽകാതെ നഖങ്ങൾ അടർന്നു വീഴാറായ നിലയിൽ കാണപ്പെട്ടപ്പോഴും ചെളിയിൽത്തന്നെ നിർത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.<ref name=Malmag>{{Cite web |url=http://malayalamemagazine.com/gvr-kuttikrishnan/ |title=ചികിൽസ പോലും നിഷേധിച്ച് |access-date=2014-02-23 |archive-date=2014-03-09 |archive-url=https://web.archive.org/web/20140309235114/http://malayalamemagazine.com/gvr-kuttikrishnan/ |url-status=dead }}</ref> [[File:Elephant mistreat bincy.jpg|thumb|ചങ്ങല സ്ഥിരമായി കെട്ടിയതു മൂലം കാൽ വ്രണം വന്ന് പഴുത്ത നിലയിൽ]] *മലപ്പുറം പള്ളിക്കൽ ബസാറിൽ ഒരു കുട്ടിയാനയെ ക്രൂരമായി തല്ലിയും കല്ലെറിഞ്ഞും ചട്ടങ്ങൾക്ക് വിരുദ്ധമായി തടി പിടിപ്പിക്കുന്നതെപ്പറ്റി അന്വേഷിക്കാൻ മന്ത്രി ഉത്തരവിടുകയുണ്ടായി.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=542758 |title=ആർക്കൈവ് പകർപ്പ് |access-date=2015-07-19 |archive-date=2015-05-03 |archive-url=https://web.archive.org/web/20150503201533/http://www.mathrubhumi.com/story.php?id=542758 |url-status=dead }}</ref> * [[തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ]] എന്ന ആനയെ പലതവണ കൊല്ലാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഉള്ളിൽ ചെന്നിരുന്നെങ്കിൽ മുന്നുമണിക്കൂറിനകം ആന്തരിക രക്തസ്രാവമുണ്ടായി ആന കൊല്ലപ്പെടാൻ ഇടയാവുന്ന വിധത്തിൽ ഭക്ഷണത്തിൽ ബ്ലേഡ് കഷണങ്ങൾ വച്ചാണ് ഒരിക്കൽ കൊലപാതകശ്രമം നടന്നത്.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=567359 |title=ആർക്കൈവ് പകർപ്പ് |access-date=2015-08-08 |archive-date=2015-08-08 |archive-url=https://web.archive.org/web/20150808164936/http://www.mathrubhumi.com/story.php?id=567359 |url-status=dead }}</ref> * തൃശൂർ പൂരത്തിന്റെ ഒരുകാലത്ത് ഏറ്റവും കൂടുതൽകാലം തിരുവമ്പാടിയുടെ തിടമ്പേറ്റിയിരുന്ന ആനയായ രാമഭദ്രൻ എന്ന ആന മാസങ്ങളായി നാലുകാലിലും ആഴത്തിലുള്ള മുറിവേറ്റ് നരകജീവിതം നയിക്കുകയാണ്. തുമ്പിക്കൈയ്യും തളർന്ന ഈ ആനയ്ക്ക് അതിനാൽത്തന്നെ മുറിവുകളിൽ വരുന്ന ഈച്ചകളെപ്പോലും ഓടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഉള്ളത്. ഉൽസവകാലത്ത് ലോറിയിൽ യാത്ര ചെയ്യുമ്പോൾ ഇടുങ്ങിയ സ്ഥലത്ത് നിന്ന് ഉരഞ്ഞ് കാലിൽ ഉണ്ടായ മുറിവുകൾ ചികിൽസ കിട്ടാതെ വ്രണമായതാണെന്ന് കരുതുന്നു. എത്രകാലം പ്രിയപ്പെട്ടതാണെന്ന് കരുതി കൊണ്ടുനടന്ന ആന ആയാലും എഴുന്നള്ളത്തിനു പറ്റാതായാൽ പിന്നീട് ജീവിതം നരകതുല്യമാണ്.<ref>http://www.marunadanmalayali.com/news/special-report/thiruvambadi-ramabhadran-in-trouble-35737</ref> * പല ആനകൾക്കും വലതു കണ്ണിനു കാഴ്ചയില്ല. ആ വശത്തുകൂടി നടക്കുന്ന പാപ്പാനെ കാണാതിരിക്കാൻ വേണ്ടി ആ കണ്ണു കുത്തിപ്പൊട്ടിച്ചു കളയുകയാണു ചെയ്യുന്നത്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 46.</ref> * ആനയ്ക്കു താങ്ങാവുന്നതിലധികം ഭാരം ഉൽസവത്തിനു നിർത്തുമ്പോൾ അതിനു വഹിക്കേണ്ടിവരാറുണ്ട്. നെറ്റിപ്പട്ടം, മുൻപിൻകാലുകളിലെ ചങ്ങലപ്പൂട്ടുകൾ, അതീവ ഭാരമുള്ള തിടമ്പും കോലവും, ഇതെല്ലാം പിടിച്ചുകൊണ്ടിരിക്കാനുള്ള ആളുകൾ, ഒരു ഇടച്ചങ്ങല, വലിയ മണികൾ, ദേവവിഗ്രഹം, ഭാരിച്ച ചിലങ്കകൾ എന്നിവയെല്ലാം കൂടി മണിക്കൂറുകളോളം വെയിലേറ്റു നിൽക്കേണ്ടിവരുന്നു.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 47.</ref> തിടമ്പും നാലഞ്ചാളുകളും കയറിക്കയിയുമ്പോൾ ഭാരം കൊണ്ട് ആന കൂനിപ്പോവാറുണ്ടെന്ന് ആറന്മുള അമ്പലത്തിലെ മേൽശാന്തി പറയുന്നു.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 48.</ref> *തിരുവമ്പാടി ദേവസ്വത്തിലെ ലക്ഷ്മി എന്ന ആനയെ അടിച്ച് അതിന്റെ കണ്ണു പൊട്ടിക്കുകയുണ്ടായി.<ref>https://www.thedodo.com/elephant-beaten-blind-god-1502389115.html</ref> *ഗുരുവായൂർ ക്ഷേത്രത്തിന്റെ [[Punnathurkotta|പുന്നത്തൂർകോട്ടയിലെ]] നന്ദൻ എന്ന പേരുള്ള 43 വയസ്സുള്ള ആനയെ പിൻകാലുകൾ ഒരു കുറ്റിയോടും മുൻകാലുകൾ മരത്തിനോടും ബന്ധിച്ച നിലയിൽ ചങ്ങല ഇറച്ചിക്കുള്ളിലേക്ക് കയറിയ നിലയിൽ ഒരേ സ്ഥലത്ത് കാലുകൾ നിവർത്താനോ കിടക്കാനോ പറ്റാത്ത നിലയിൽ 20 വർഷത്തോളമായി ബന്ധിച്ചിരിക്കുന്നതിനെപ്പറ്റി ലിസ് ജോൺസ് ഒരു [https://www.youtube.com/watch?v=ndUgQDK1Oh0 വിഡിയോ]യിൽ പരാമർശിക്കുന്നുണ്ട്. *എഴുന്നള്ളത്തിന് കൊണ്ടുവരുന്ന ആനകളെ ഉത്സവസ്ഥലങ്ങളിൽ മദ്യപരും സാമൂഹികവിരുദ്ധരും പ്രകോപിപ്പിക്കാറുണ്ട്. ഇവർ ആനയുടെ വാലിൽ പിടിച്ചുതൂങ്ങാനും രോമം പിഴുതെടുക്കാനും ശ്രമം നടത്തുമ്പോൾ വിരണ്ടോടുന്ന ആനയുടെ വാലിൽ പിടിച്ചുതൂങ്ങിയും ആനകളെ ഉപദ്രവിക്കുന്നു. ഉത്സവസ്ഥലങ്ങളിൽ ആനകളെ പ്രകോപിപ്പിക്കുന്നതിന് പിന്നിൽ സമൂഹികവിരുദ്ധരുടെ സംഘടിതനീക്കങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. ഉത്സവം അലങ്കോലപ്പെടുത്തുകയെന്നത് ഇതിലൊന്നു മാത്രം. ആന ഉടമകൾ തമ്മിലുള്ള മത്സരമാണ് മറ്റൊന്ന്. ഉത്സവ സീസണിലാണ് ആന ഉടമകൾ പണമുണ്ടാക്കുന്നത്. ആനകളെ എത്തിച്ചുകൊടുക്കാൻ പ്രത്യേകം ഏജന്റുമാരുണ്ട്. ഇവരെത്തേടി നിത്യേന ആഘോഷ കമ്മിറ്റിക്കാരെത്തും.<ref>{{Cite web |url=https://www.mathrubhumi.com/kollam/malayalam-news/elephent-1.2544696 |title=ആർക്കൈവ് പകർപ്പ് |access-date=2019-03-03 |archive-date=2018-01-25 |archive-url=https://web.archive.org/web/20180125062519/http://www.mathrubhumi.com/kollam/malayalam-news/elephent-1.2544696 |url-status=dead }}</ref> സ്നേഹവും അനുസരണയും മൂലമല്ല, ഭയം എന്നൊരു ഒറ്റ വികാരമാണ് ആനകളെ നയിക്കുന്നത് എന്ന് [[സുഗതകുമാരി]] പറയുന്നു. 21 ഫെബ്രുവരി 2016 ലക്കം മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ അരുത്, ''ആനകളോട് ഈ ക്രൂരത'' എന്ന ലേഖനത്തിൽ സുഗതകുമാരി ഇങ്ങനെ തുടരുന്നു:<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016, താൾ 49.</ref> <blockquote> ''ഭയവും വിശപ്പും ക്ഷീണവും അനുഭവിച്ചിട്ടുള്ള കഠിനപീഡനങ്ങളുടെ ഓർമ്മ ആ ബുദ്ധിയുള്ള മൃഗത്തെ ഏറ്റവും വിധേയനാക്കിയിരിക്കുന്നു. ആനയ്ക്കറിയാം -യജമാനന്മാരേ, നിങ്ങളുടെ പക്കലുള്ള പീഡനോപകരണങ്ങളെപ്പറ്റി, അറ്റം വളഞ്ഞ കൂർത്ത തോട്ടി, ഒൻപതുമീറ്റർ നീളമുള്ള വലിയ കോൽ, അതിന്റെ ഒരുഭാഗം തോൽ ഇളക്കാൻവേണ്ടി കൂർപ്പിച്ചത്. വീതിയുള്ള മറുഭാഗം ഇടിച്ചു ചതയ്ക്കാൻവേണ്ടിയുള്ളതാണ്. കാരക്കോൽ എന്ന ഒരു മീറ്റർ കോലുണ്ട്-അഗ്രത്ത് ആണിപിടിപ്പിച്ചത്. അതുകൊണ്ട് താടിക്കു കുത്തിയാൽ ആന തലയുയർത്തിപ്പിടിച്ചു നിന്നുകൊള്ളും. തലതാഴ്ത്തിയാൽ വീണ്ടും കുത്ത്. ആനയുടെ ശിരസ്സ് ഉയർന്നുതന്നെയിരിക്കണം. വടിയിൽ ഇരുമ്പുനട്ടുകൾ കയറ്റി മുറുക്കിയിരിക്കും. അവിടെ കൊണ്ട് അടിച്ചാൽ ഞരമ്പുവരെ പൊട്ടുമത്രേ. മുറിവു വെളിയിൽ കാണുകയുമില്ല. ആനയുടെ നാവിൽ മുറിവേൽപ്പിക്കുന്ന സമ്പ്രദായവുമുണ്ട്. ആന മിണ്ടാതെ ആഹാരമെടുക്കാതെ വെള്ളം കുടിക്കാതെ നിന്നുകൊള്ളും. മുൻപിലതാ പട്ട എത്ര കിടക്കുന്നു! അവനു തിന്നു നിറഞ്ഞിട്ടാണെന്നു പറയാം.'' </blockquote> ==CUPA യുടെ കണ്ടെത്തലുകൾ== [[File:Elephants of Kerala F18 9648.jpg|thumb|left|പരുക്കിൽ നിന്നും ചലം ഒഴുകുന്നു]] CUPA (Compassion Unlimited Plus Action) എന്ന [[Bangalore|ബങ്കളൂരു]]വിലെ ഒരു സംഘടന ഇന്ത്യയിലെ 1200 ആനകളിൽ നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരളത്തിലെ നാട്ടാനകളിൽ 69 ശതമാനത്തിനെയും ദേഹത്ത് ഒന്നിലേറെ ഇടങ്ങളിൽ ചങ്ങലയ്ക്ക് ഇടുന്നുണ്ട്. കുറച്ചുനേരമെങ്കിലും സ്വാതന്ത്ര്യം ലഭിക്കുന്നവയുടെ എണ്ണം വെറും 8 ശതമാനം മാത്രമാണ്. അവയെപ്പോലും 18-24 മണിക്കൂർ ചങ്ങലയിൽ തളയ്ക്കുന്നുണ്ട്. അമ്പലങ്ങളിലെ ആനകളെ എല്ലാവരെയും ദേഹത്ത് ഒന്നിലധികം ഇടങ്ങളിൽ ചങ്ങലയിൽ തളയ്ക്കാറുണ്ട്. 54 ശതമാനം ആനകളുടെയും കാലുകളിൽ കൂച്ചുവിലങ്ങ് ഇട്ടിട്ടുണ്ട്. അമ്പലങ്ങളിലെ ആനകളിൽ 48 ശതമാനം എണ്ണവും പാപ്പാന്മാരെയോ ആൾക്കാരെയോ കൊല്ലുകയോ മുറിവേൽപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ആവശ്യത്തിനു വെള്ളമോ ഭക്ഷണമോ വിശ്രമമോ ഉറക്കമോ നൽകാതെ റോഡുമാർഗ്ഗം ഒരു പരിപാടിയിൽ നിന്നും മറ്റൊന്നിലേക്ക് തുടർച്ചയായി കൊണ്ടുപോകുന്നു. ഓരോ പരിപാടിക്കും മുമ്പ് വിദഗ്ദ്ധരുടെ അടുത്തുനിന്നും ലഭ്യമാക്കേണ്ട സർട്ടിഫിക്കറ്റുകൾ പരിപാടികൾക്ക് ആഴചകൾക്കുമുമ്പ് ധാരാളമായിത്തന്നെ വാങ്ങി കൈവശം വയ്ക്കുന്നു.<ref>http://www.ibtimes.co.uk/chained-abused-lonely-indias-captive-elephants-suffer-entertain-temples-circuses-1530583</ref> ==ചട്ടവ്രണം== ചില പാപ്പാന്മാർ ആനയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി അത് ഉണങ്ങാൻ അനുവദിക്കാതെ കൊണ്ടു നടക്കും. ആന പ്രശ്നം ഉണ്ടാക്കിയാൽ ഈ വ്രണത്തിൽ തോട്ടികൊണ്ട് കുത്തും. ഇങ്ങനെ ആവശ്യമുള്ളപ്പോൾ ആനയെ ഉപദ്രവിച്ച് ഭീഷണിപ്പെടുത്താൻ ഉണ്ടാക്കുന്ന വ്രണം [[ചട്ടവ്രണം]] എന്ന് അറിയപ്പെടുന്നു.<ref>http://www.nalamidam.com/archives/17542</ref> ==[[സോൻപൂർ മേള]]== [[File:Elephants of Kerala F18 9823.jpg|thumb|left|പരുക്കേറ്റ ആനകളെയും നിയമവിരുദ്ധമായി ഉൽസവത്തിന് എഴുന്നള്ളിച്ചിരിക്കുന്നു]] വർഷം തോറും ബിഹാറിലെ വൈശാലി ജില്ലയിൽ ഛപ്രയ്ക്കടുത്ത് സോൻപുർ ഗജേന്ദ്രമോക്ഷ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വൃശ്ചികമാസത്തിൽ കാർത്തിക ആഘോഷ സമയത്ത് നടക്കുന്ന സോൻപൂർ മേളയിൽ നിന്നാണ് നിയമവിരുദ്ധമായി കേരളത്തിലെ വ്യാപാരികൾ ആനകളെ വാങ്ങിയിരുന്നത്.<ref>http://conservationindia.org/articles/sonepur/</ref> 2015-ൽ സോൻപുർ മേളയിലെ ആനവില്പന പൂർണ്ണമായും അവസാനിപ്പിക്കാൻ ബിഹാർ സർക്കാർ ഉത്തരവിട്ടു. കേരളത്തിൽ ഇപ്പോഴുള്ള 600-ഓളം ആനകളിൽ 27 എണ്ണം മാത്രമാണ് നാടൻ ഇനം. ബാക്കിയുള്ളവയിൽ മിക്കതും സോൻപുർ മേളയിൽനിന്നും മറ്റും എത്തിയതാണ്. വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ശ്രമഫലമായാണ് ആനകളുടെ വില്പനയും ആനക്കടത്തും ബിഹാർ സർക്കാർ നിരോധിച്ചത്. ഇതു സംബന്ധിച്ച് ബിഹാർ വൈൽഡ്‌ലൈഫ് ബോർഡ് എല്ലാ വൈൽഡ്‌ലൈഫ് വാർഡൻമാർക്കും കത്തയച്ചുകഴിഞ്ഞു. ഇതോടെ ആനക്കടത്ത് വലിയതോതിൽ നിലയ്ക്കുമെന്നു കരുതപ്പെടുന്നു.<ref>{{Cite web |url=http://www.mathrubhumi.com/news/kerala/malayalam/thrissur-malayalam-news-1.624460 |title=ആർക്കൈവ് പകർപ്പ് |access-date=2015-10-25 |archive-date=2015-10-24 |archive-url=https://web.archive.org/web/20151024222316/http://www.mathrubhumi.com/news/kerala/malayalam/thrissur-malayalam-news-1.624460 |url-status=dead }}</ref> ==ഭാരം വഹിക്കുന്നതിന്റെ പ്രശ്നങ്ങൾ== വിനോദസഞ്ചാരികൾക്ക് ആനപ്പുറത്തെ സവാരി ആനകൾ ഉള്ള നാടുകളിൽ സാധാരണമാണ്. ആനയുടെ കഴുത്തിനു നല്ല ബലമുണ്ട്, വളരെയേറെ ഭാരം വഹിക്കുവാനും ആകും, എന്നാൽ ആനയുടെ പുറത്തിനും നട്ടെല്ലിനും വലിയ ഭാരം താങ്ങാനുള്ള ശേഷിയില്ല. ഏറെക്കാലം സഞ്ചാരികളുടെയും എഴുന്നള്ളത്തിനു പുറത്തുകയറുന്നവരുടെയും ഭാരം വഹിക്കുന്നത് ആനയുടെ നട്ടെല്ലിന് തേയ്മാനം ഉണ്ടാക്കുകയും അതിന്റെ ജീവനുതന്നെ ഭീഷണി ആവുകയും ചെയ്യുന്നു.<ref>http://ecohearth.com/eco-zine/travel-and-leisure/1675-never-ride-an-elephant.html</ref> ==ആന സർക്കസ്സിൽ== [[File:Circus baby elephant training.jpg|thumb|സർക്കസ്സിനു വേണ്ടി ആനയെ പരിശീലിപ്പിക്കുന്നു]] സർക്കസ്സിൽ പലതരം അഭ്യാസങ്ങൾ കാണിക്കാൻ ആനയെ ഉപയോഗിച്ചുവരുന്നു. അതീവ കരുത്തനും വലിയ ഭാരവുമുള്ള ആനയെ സർക്കസ്സിൽ തലകുത്തിനിൽക്കാനും വലിച്ചുകെട്ടിയ കയറിലൂടെ നടത്താനുമെല്ലാം പരിശീലിപ്പിക്കാനായി അത്യധികം ക്രൂരമായ മർദ്ദനമുറകളാണ് നടപ്പിലാക്കുന്നത്. തോട്ടി കൊണ്ട് മുറിവേൽപ്പിക്കുക, വടികൊണ്ട് അടിക്കുക, വൈദ്യുത ഷോക്ക് ഏൽപ്പിക്കുക മുതലായ പീഡനങ്ങൾ ആന ഏൽക്കേണ്ടിവരുന്നു. മനുഷ്യരുടെ തൊലിയോളം തന്നെ സംവേദനക്ഷമമായ ആനയുടെ തോൽ പലരും ഒരുമിച്ച് തോട്ടികൊണ്ട് 15 മിനുട്ടോളം തുടർച്ചയായി അടിച്ചാണ് പരിശീലനം. സർക്കസ്സിലെ ആനകളെ വളരെ ചെറിയ മുറികളിൽ അടച്ചാണ് വളർത്തുന്നത്, ദിവസ്ം 50 കിലോമീറ്ററോളം നടക്കേണ്ടിയും വരാറുണ്ട് ഇവയ്ക്ക്. ജീവിത്തിൽ ഏറെക്കാലവും ഇങ്ങനെ പീഡനമേറ്റും കുടുസ്സുമുറികളിൽ അടച്ചിട്ടും ജീവിക്കേണ്ടിവരുന്ന ആനകൾ ചിലപ്പോൾ ഭ്രാന്തെടുത്ത് നാശനഷ്ടങ്ങൾ വരുത്താറുണ്ട്.<ref>{{Cite web |url=http://animalrights.about.com/od/animalsinentertainment/a/JaynesElephant2.htm |title=ആർക്കൈവ് പകർപ്പ് |access-date=2014-02-18 |archive-date=2014-04-12 |archive-url=https://web.archive.org/web/20140412062537/http://animalrights.about.com/od/animalsinentertainment/a/JaynesElephant2.htm |url-status=dead }}</ref> പലപ്പോഴും അഭ്യാസങ്ങൾ പഠിക്കാൻ വീഴ്ചവരുത്തുന്ന ആനയ്ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കാറുണ്ട്.<ref>{{Cite web |url=http://www.aspca.org/fight-cruelty/animals-in-entertainment/circus-cruelty |title=ആർക്കൈവ് പകർപ്പ് |access-date=2014-02-18 |archive-date=2013-09-19 |archive-url=https://web.archive.org/web/20130919183756/http://www.aspca.org/fight-cruelty/animals-in-entertainment/circus-cruelty |url-status=dead }}</ref> മൃഗങ്ങളെ, പ്രത്യേകിച്ച് ആനയെ സർക്കസ്സുകളിൽ ഉപയോഗിക്കുന്നത് പല അമേരിക്കൻ സംസ്ഥാനങ്ങളിലും നിരോധിച്ചിട്ടുണ്ട്.<ref name=NGC1>[http://news.nationalgeographic.com/news/2004/04/0406_040406_circuselephants.html അമേരിക്കയിൽ സർക്കസ്സിൽ] സർക്കസ്സിൽ മൃഗങ്ങളെ വേണ്ടെന്ന് പല അമേരിക്കൻ സംസ്ഥാനങ്ങളും</ref> ==കോടതിയുടെ ഇടപെടൽ== ===2015 -ൽ=== [[File:Elephants of Kerala F18 9873.jpg|thumb|മുറിഞ്ഞവാലും മുറിവുകളിൽ ഇഴയുന്ന ചങ്ങലയും]] 2015-ലെ [[തൃശൂർ പൂരം|തൃശൂർ പൂരത്തിന്]] ആനകളിൽ മാനസികമായും ശാരീരികമായും ഏൽപ്പിച്ച കൊടിയ ക്രൂരതകളെക്കുറിച്ചുള്ള റിപ്പോർട്ട് [[Animal Welfare Board of India (AWBI)|മൃഗപരിപാലന ബോഡ്]] [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയിൽ]] സമർപ്പിച്ചതിൽ കേരളസർക്കാരും പൂരം സംഘാടകരും വീഴ്ച്ചവരുത്തിയതായി പറഞ്ഞിട്ടുണ്ട്. പാപ്പാന്മാരും സ്വകാര്യ ആന ഉടമകളും തുടർച്ചയായി മൃഗപരിപാലനനിയമങ്ങൾ കാറ്റിൽപ്പറത്തുന്നതിനെതിരെ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് നോട്ടീസ് അയച്ചു. ഏപ്രിൽ 29 നും 30 നും ആനകളെ പരിശോധിച്ച വിദഗ്ദ്ധസംഘത്തിന്റെ റിപ്പോർട്ടിൽ പൂരം സംഘാടകർക്ക് ആനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഇല്ലായിരുന്നുവെന്നും കേരള മൃഗസംരക്ഷണവകുപ്പ് ആനകളെ പീഡിപ്പിക്കുന്നതിൽ സംഘാടകർക്കെതിരെ ഒന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. മൃഗസംരക്ഷണവകുപ്പ് എഴുന്നള്ളിക്കാൻ യോഗ്യരെന്ന് സർട്ടിഫിക്കറ്റ് നൽകിയ ആനകൾ പോലും ശാരീരികമായി അവശരും പഴുത്ത വ്രണങ്ങളും മുറിവുകളും ഉള്ളവരും കാഴ്‌ചശക്തി നഷ്ടപ്പെട്ടവരും വാല് മുറിക്കപ്പെട്ടവരും നഖങ്ങളിൽ രോഗമുള്ളവരുമായിരുന്നെന്ന് റിപ്പോർട്ട് പറയുന്നു. കൂടാതെ മാനസികമായി തകർന്ന ആനകളെപ്പോലും എഴുന്നള്ളിക്കുകയുണ്ടായി. ഈർപ്പം നിറഞ്ഞ കൊടും ചൂടുള്ള കാലാവസ്ഥയിൽ സ്വന്തം മലമൂത്രത്തിൽ തണൽപോലും ലഭിക്കാതെ വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരുന്നു ആനകളെ എഴുന്നള്ളിച്ചിരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.<ref>http://www.thehindu.com/news/national/kerala/abuse-of-elephants-at-pooram-sc-seeks-report/article7174958.ece</ref> പൂരത്തിന് അണിനിരത്തിയ എല്ലാ ആനകളുടെയും കാലുകൾ ഇടച്ചങ്ങലയിട്ട് പൂട്ടിയിരുന്നു. ശരീരവും ചങ്ങലകളാൽ ചുറ്റിയിരുന്നു. പാപ്പാൻമാർ തോട്ടി ആനകളുടെ ശരീരത്തിൽ കുത്തിയിറക്കി. പൂരത്തിന് ഉപയോഗിച്ച ഒരു ആനയ്ക്കും ക്ഷയരോഗ പരിശോധന നടത്തിയിട്ടില്ല. ഇത്തരം കാര്യങ്ങളെപ്പറ്റി മൃഗക്ഷേമ ബോർഡിന്റെ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.<ref>http://www.mathrubhumi.com/story.php?id=543656{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നതിന്റെ പേരിൽ ആനകളെ പീഡിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിൽ അനിമൽ വെൽഫെയർ ബോർഡിനും വിവിധ സംഘടനകൾക്കും ആനയുടമകൾക്കും മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമെ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാവൂയെന്ന് സുപ്രീം കോടതി നോട്ടീസയച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ജാമ്യംലഭിക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ കമ്മിറ്റിക്കാർക്കും ആനയുടമകൾക്കുമെതിരെ കോടതിയലക്ഷ്യക്കേസും എടുക്കും.<ref>{{Cite web |url=http://www.mathrubhumi.com/story.php?id=545464 |title=ആർക്കൈവ് പകർപ്പ് |access-date=2015-05-13 |archive-date=2015-05-16 |archive-url=https://web.archive.org/web/20150516000711/http://www.mathrubhumi.com/story.php?id=545464 |url-status=dead }}</ref> മഴയിലും വെയിലിലുംനിന്നു സംരക്ഷണം ലഭിക്കാത്ത തുറസായ സ്ഥലങ്ങളിലും മരങ്ങൾക്കു ചുവട്ടിലുമായാണ് ആനകളെ തളയ്ക്കുന്നത്. ആഹാരം നൽകുന്നത് പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണ്. ആനകളെ സ്ഥിരമായി പാർപ്പിക്കുന്ന സ്ഥലങ്ങളിലും ഉടമയുടെ സ്ഥലങ്ങളിലും ആനയെ ഉപയോഗിക്കുന്നതിനായി കൊണ്ടു പോകുന്ന സ്ഥലങ്ങളിലും കൊട്ടിലുണ്ടാകണം. ആ സ്ഥലങ്ങളിൽ കൂടുതൽ ദിവസങ്ങൾ ആനയെ നിർത്തേണ്ടി വന്നാൽ സമാന സൗകര്യങ്ങൾ ഒരുക്കാത്ത പക്ഷം ആനയെ വാടകയ്ക്കെടുക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എതിരേയാകില്ല, ഉടമകൾക്കെതിരേയാകും നിയമ നടപടികൾ സ്വീകരിക്കുക. ആനയുടെ സംരക്ഷണം ഉടമകളുടെ മാത്രം ബാദ്ധ്യതയാണ്. കോടതി നിരീക്ഷണത്തെ തുടർന്ന് ഇത്തരം കാര്യങ്ങൾ അറിയിച്ചു കൊണ്ട് വനം വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്.<ref>{{Cite web |url=http://metrovaartha.com/2015/05/16/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D-%E0%B4%A8%E0%B4%BF/ |title=ആനയ്ക്ക് കൊട്ടിലില്ലെങ്കിൽ ഉടമയ്ക്കു പിഴ |access-date=2015-05-16 |archive-date=2015-05-16 |archive-url=https://archive.today/20150516015324/http://metrovaartha.com/2015/05/16/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%86%E0%B4%A8%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D-%E0%B4%A8%E0%B4%BF/ |url-status=live }}</ref> ===2016 -ൽ=== [[File:Elephants of Kerala IMG 5597.jpg|thumb|left|ചങ്ങലയുരഞ്ഞ് വടുക്കൾ വീണ കാലുകൾ]] [[File:Cruelty to elephants at thrisur pooram , kerala, india.JPG|thumb|ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം ഉണ്ടാവണം എന്ന കോടതി ഉണ്ടായിട്ടും 2016 -ലെ തൃശൂർ പൂരത്തിനു ആനകളെ എഴുന്നള്ളിച്ച രീതി]] 2016 -ലെ തൃശൂർ പൂരത്തിന് ആനയെ ഉപയോഗിക്കുന്ന കാര്യത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചു. ഇതിൻപ്രകാരം രാവിലെ 10 മുതൽ അഞ്ചുവരെ ആനകളെ എഴുന്നള്ളിക്കരുത്. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.<ref> http://www.mathrubhumi.com/news/kerala/thrissur-pooram-collector-s-order-on-firework-malayalam-news-1.992327</ref> കൂടാതെ വയർ, തല, വാൽ എന്നിവ തമ്മിൽ നാലു മീറ്ററും അകലം പാലിക്കണമെന്നും വനം വകുപ്പു ദേവസ്വങ്ങൾക്കു നൽകിയ ഉത്തരവിൽ പറയുന്നു. ഇതെത്തുടർന്ന് പൂരം ചടങ്ങു മാത്രമായി നടത്താൻ ദേവസ്വങ്ങളുടെ സംയുക്തയോഗം തീരുമാനമെടുക്കുകയുണ്ടായി.<ref>{{Cite web |url=http://www.manoramaonline.com/news/just-in/thrissur-pooram-elephant-fireworks-13042016.html |title=ആർക്കൈവ് പകർപ്പ് |access-date=2016-04-14 |archive-date=2016-04-13 |archive-url=https://web.archive.org/web/20160413220403/http://www.manoramaonline.com/news/just-in/thrissur-pooram-elephant-fireworks-13042016.html |url-status=dead }}</ref> എന്നാൽ മണിക്കൂറിനുള്ളിൽ തന്നെ ദേവസ്വം മന്ത്രി [[തിരുവഞ്ചൂർ രാധാകൃഷ്ണൻ]] പൂരം പഴയപടി തന്നെ നടത്തുവാൻ വേണ്ട ഇളവുകൾ പ്രഖ്യാപിച്ചു.<ref>http://m.dailyhunt.in/news/india/malayalam/kerala-kaumudi-epaper-kaumudi/thrishur-puram-aana-ezhunnallathin-niyanthranam-aerppeduthiyath-pinvalichu-newsid-52039950</ref> [[PETA|പീറ്റ]]യുടെ മൃഗകാര്യവകുപ്പ് ഡിറക്ടറും [[Kerala State Animal Welfare Board|കേരളസംസ്ഥാന മൃഗസംരക്ഷണവകുപ്പ്]] അംഗവുമായ ഡോ.മണിലാലിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന്, ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൻ ആരോഗ്യപരമായും നിയമപരമായും അതിനു യോഗ്യമാണൊ എന്ന് അന്വേഷിക്കാൻ വന്ന്പ്പോൾ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. നിയമപ്രകാരമുള്ള ഉടംസ്ഥാവകാശമില്ലാത്ത ആനകളെയും എഴുന്നെള്ളത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ഇതിനാൽ സംശയിക്കുന്നുണ്ടെന്ന് സംഘം പറയുകയുണ്ടായി. തൃശൂർ പൂരത്തിന് ആനകളെ പീഡിപ്പിക്കുന്നതിന്റെ ചരിത്രമാണ് ഉള്ളതെന്നും എഴുന്നള്ളിപ്പ് സമയത്ത് ആനകളെ പരിശോധിക്കുമെന്നും അനുമതി നിഷേധിച്ചതിന് എന്തു നടപടിയാണ് ഉണ്ടാവുക എന്നതിന് പിന്നീട് തീർമാനിക്കുമെന്നും സംഘം പറഞ്ഞു.<ref>http://timesofindia.indiatimes.com/city/kochi/AWBI-nominated-team-not-permitted-to-inspect-elephants/articleshow/51864103.cms</ref> ഇതിനിടെ കോടതിവിധിയെ മറികടന്ന് പരുക്കുപറ്റിയ ആനകളെ കറുത്ത ചായം പുരട്ടി മുറിവുകൾ മറച്ചു വച്ചാണ് എഴുന്നള്ളിച്ചതെന്ന് NDTV റിപ്പോർട്ട് ചെയ്തു.<ref>http://www.ndtv.com/kerala-news/apart-from-fireworks-injured-elephants-in-this-temple-festival-in-kerala-1396537?site=full</ref> ===കോടതി നടപടികളെത്തുടർന്നുണ്ടായ കാര്യങ്ങൾ=== [[File:Elephants of Kerala IMG 5740.jpg|thumb|left|പുറത്തുകയറാനായി ആന കാൽ മടക്കിക്കൊടുക്കുന്നു]] * കേസ് പരിഗണനക്ക് വന്നപ്പോൾ ആനകളെ ഉൽസവങ്ങൾക്ക് എഴുന്നള്ളിക്കരുതെന്ന ഹരജിക്കാരുടെ ആവശ്യം കേരള സർക്കാർ അഭിഭാഷകൻ എതിർക്കുകയും മതപരമായ ആഘോഷങ്ങൾക്ക് ആനകളെ ഉപയോഗിക്കരുതെന്ന വാദം കേരളം അംഗീകരിക്കുന്നില്ലെന്നും പറയുകയുണ്ടായി. എഴുന്നള്ളിപ്പിന് ആനകൾ ചുമക്കുന്നത് ദൈവവിഗ്രഹമാണെന്നും ഭക്തരെ അനുഗ്രഹിക്കുന്നതിനാണ് എഴുന്നള്ളിപ്പ് എന്നും അതിനാൽ, പ്രദർശന മൃഗങ്ങളുമായി ബന്ധപ്പെട്ട 2001ലെ ചട്ടം തൃശൂർ പൂരത്തിന് ബാധകമാകില്ലെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വാദിക്കുകയുണ്ടായി.<ref>{{Cite web |url=http://www.madhyamam.com/news/353679/150513 |title=ആർക്കൈവ് പകർപ്പ് |access-date=2015-05-14 |archive-date=2015-05-16 |archive-url=https://web.archive.org/web/20150516010616/http://www.madhyamam.com/news/353679/150513 |url-status=dead }}</ref> * നാട്ടാനകൾക്ക് മൂന്നുമാസത്തിനകം കൂടു നിർമ്മിക്കണമെന്ന് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഇല്ലെങ്കിൽ 25,000 രൂപ പിഴ ഈടാക്കുമെന്നും പിന്നീടുള്ള ദിവസങ്ങളിൽ ഈടാക്കുന്ന് പിഴ കൂടുമെന്നും തുടർന്നും കൂടുണ്ടാക്കാൻ തയ്യാറായില്ലെങ്കിൽ ഉടമകൾക്കെതിരെ കേസെടുക്കുമെന്നും ഉടമസ്ഥാവകാശം റദ്ദാക്കുമെന്നും ഉത്തരവിൽ പറയുന്നു.<ref>{{Cite web |url=http://malayalam.webdunia.com/article/kerala-news-in-malayalam/new-guidelines-for-elephants-115051500026_1.html |title=ആനകൾക്കു മൂന്നുമാസത്തിനകം കൂടു നിർമ്മിക്കണം ഇല്ലെങ്കിൽ പിഴ |access-date=2015-05-15 |archive-date=2015-05-15 |archive-url=https://archive.today/20150515095543/http://malayalam.webdunia.com/article/kerala-news-in-malayalam/new-guidelines-for-elephants-115051500026_1.html |url-status=live }}</ref> * ക്ഷേത്രതന്ത്രിമാരുടെ അഭിപ്രായം ആരാഞ്ഞശേഷം [[ശബരിമല]] [[മകരവിളക്ക്|മകരവിളക്കിന്റെ]] ഭാഗമായുള്ള ആനയെഴുന്നളളിപ്പ് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന വാർഷികഉത്സവത്തിന് ഒരാനയെ എഴുന്നള്ളിച്ചാൽ മതിയെന്നും ഹൈക്കോടതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെ പറഞ്ഞു.<ref>http://malayalam.oneindia.com/news/kerala/not-use-elephants-in-sabarimala-makaravilakhigh-court-150938.html</ref> [[File:Elephants of Kerala IMG 5810.jpg|thumb|left|തോട്ടികൊണ്ട് ആനയുടെ കാലിൽ ഉണ്ടാക്കിയ മുറിവ്]] ==2016 -ലെ തൃശൂർ പൂരത്തിന് ആനകൾക്ക് നേരിട്ടത് ക്രൂരപീഡനം== 2015 -ലെപ്പോലെ തന്നെ 2016 -ലും തൃശൂർ പൂരത്തിന് ആനകൾക്ക് നേരിട്ടത് ക്രൂരപീഡനമാണെന്ന് മൃഗസംരക്ഷണവകുപ്പ് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. എഴുന്നള്ളിച്ച ആനകളിൽ കണ്ണുകൾക്ക് ഗുരുതരമായി പരിക്കേറ്റവയും മാരകമായി മുറിവേറ്റവയും കാൽനഖങ്ങൾ പൊട്ടിയവയും ഉണ്ടെന്നും എഴുന്നള്ളത്തിന് ഉപയോഗിച്ച 67 ആനകളിൽ 31 എണ്ണവും നിയമവിരുദ്ധമായ മാർഗങ്ങളിൽ ഉൽസവത്തിന് എത്തിച്ചവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.<ref>{{Cite web |url=http://www.mathrubhumi.com/news/kerala/malayalam/awbi-files-report-in-supreme-court-on-cruelty-to-elephants-during-thrissur-pooram-malayalam-news-1.1020575 |title=ആർക്കൈവ് പകർപ്പ് |access-date=2016-04-26 |archive-date=2016-04-27 |archive-url=https://web.archive.org/web/20160427145102/http://www.mathrubhumi.com/news/kerala/malayalam/awbi-files-report-in-supreme-court-on-cruelty-to-elephants-during-thrissur-pooram-malayalam-news-1.1020575 |url-status=dead }}</ref> റിപ്പോർട്ടിലെ പ്രധാനകാര്യങ്ങൾ ഇവയാണ്. #മുറിവുകളും പഴുത്തു ചലം നിറഞ്ഞ കുരുക്കളുള്ളതും, കാഴ്ചശക്തി കുറഞ്ഞതും, കാലിനു പരുക്കുപറ്റിയതും, ആരോഗ്യം കുറഞ്ഞതും ശാരീരിക അസ്വാസ്ഥ്യം ഉള്ളതുമായ ആനകൾക്കും എഴുന്നള്ളിക്കാൻ യോഗ്യരാണെന്നുള്ള അനുപതിപത്രം നൽകി. #കറുത്ത ചായം കൊണ്ടു മുറിവുകൾ ഒളിപ്പിക്കാൻ ശ്രമിച്ചു. #നിയമപ്രകാരമുള്ള ഉടമസ്ഥാവകാശം ഇല്ലാത്ത ആനകളെ എഴുന്നള്ളിപ്പിന്‌ ഉപയോഗിച്ചു. #നിരോധിക്കപ്പെട്ട ലോഹം കൊണ്ടുള്ള ആനത്തോട്ടി ഉപയോഗിച്ചു. #കഠിനമായ വെയിലത്തു നിർത്തപ്പെട്ട ആനകൾക്ക്‌ മതിയായ തണലും വെള്ളവും നൽകിയില്ല. #കാലുകൾ അടുപ്പിച്ച്‌ അനങ്ങാൻ പോലുമാവാത്തവിധമായിരുന്നു നാലുകാലുകളിലും വയറിനുകുറുകെയും പൂരം നടന്ന രണ്ടുദിവസവും തുടർച്ചയായി ചങ്ങലയ്ക്കിട്ടത്‌. #ആളുകളുടെയും കുഴലുകളുടെയും വാദ്യങ്ങളുടെയും കനത്ത ശബ്ദത്തിനു നടുവിൽ ആനകളെ മണിക്കൂറുകളോളം തുടർച്ചയായി നിർത്തി. #ആനകൾക്ക്‌ തമ്മിലും ആനകളും മനുഷ്യർക്കും ഇടയ്ക്കും വേണ്ടത്ര സ്ഥലം ഉണ്ടായിരുന്നില്ല. #ആനകളോടുള്ള ക്രൂരത തടയുന്നതിന്‌ ജില്ലാകമ്മിറ്റി ഒട്ടും ഫലപ്രദമായി ഇടപെട്ടില്ല.<ref>http://www.petaindia.com/wp-content/uploads/2016/04/AWBI-INSPECTION-REPORT-ON-THRISSUR-POORAM-2016_23.04.2016.pdf</ref> ==മൃഗസംരക്ഷണവകുപ്പ് ഗവൺമെന്റിനോട് ആനകളെ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു== [[File:Elephants of Kerala IMG 5826.jpg|thumb|ചങ്ങലയുരഞ്ഞ് വടുക്കൾ രൂപപ്പെട്ട പിൻകാൽ]] 1960 -ലെ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയുള്ള നിയമം ഉപയോഗിച്ച് ആനകളെ പ്രദർശിപ്പിക്കുന്നത് തടയണമെന്ന് [[The Animal Welfare Board of India|മൃഗസംരക്ഷണവകുപ്പ്]] [[Union ministry of environment, forests and climate change|കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തോട്]] ആവശ്യപ്പെട്ടു. അവരുടെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: <blockquote>''ആനകളെപ്പോലുള്ള വന്യമൃഗങ്ങളെ പരിശീലിപ്പിക്കുമ്പോൾ വലിയതോതിൽ അക്രമവും ക്രൂരതകളും കാട്ടി അവയുടെ ആത്മാവിനെത്തന്നെ തകർത്താണ് മെരുക്കുന്നത്. അവയെ പ്രദർശിപ്പിക്കുമ്പോൾ ആൾക്കൂട്ടത്തിലെ തിരക്കിലും അസ്വാഭാവികമായ ചുറ്റുപാടിലും ആണ് നിർത്തുന്നത്. ഇക്കാലത്ത് മനുഷ്യന്റെ ക്രൂരതയ്ക്കെതിരെ ആനകൾ വലിയതോതിൽ പ്രതികരിക്കുന്നുണ്ട്, പലരെയും കൊല്ലുന്നു, നാട്ടാനകൾക്ക് പലവിധ മാരകരോഗങ്ങളും പിടിപെടുന്നു, കഴിഞ്ഞ 15 വർഷത്തിൽ കേരളത്തിൽ മാത്രം നാട്ടാനകൾ 526 ആൾക്കാരെയാണ് കൊന്നത്. തടവിലുള്ള ആനകളെ അവയുടെ കുടുംബങ്ങളിൽ നിന്നും തട്ടിയെടുത്ത്, കാലുകൾ ചങ്ങലയ്ക്കിട്ട്, കീഴടങ്ങുന്നത് വരെ അടിക്കുന്നു. തടവിലാക്കപ്പെട്ടതിനാൽ മാത്രം അവ നാട്ടുമൃഗമായെന്നു കരുതാനാവില്ല. തോട്ടികൊണ്ടുള്ള മർദ്ദനത്താൽ ഭയന്നു മാത്രം ആനകൾ ഭീദിതമായ അഭ്യാസങ്ങൾ കാണിക്കാൻ നിർബന്ധിതമാകുന്നു. ഈ തോട്ടി ഉപയോഗിച്ച് അവയുടെ അതീവ സംവേദനക്ഷമമുള്ള തൊലിയിലും മുഖത്തും കാലിലും മുട്ടിലും മുറിവുണ്ടാവുംവിധം മർദ്ദിക്കുന്നു. കാടിന്റെ വന്യതയിൽ അത്യധികം സാമൂഹ്യജീവികൾ ആയ ആനകൾ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുകയും അനാഥരായ ആനക്കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുന്നു. അവയുടെ അരോഗ്യത്തിനു അത്യന്താപേഷിതമായതിനാൽ വളരെയേറെ ദൂരം കാട്ടിൽ അവ ഓരോ ദിവസവും നടക്കുന്നുണ്ട്. ആനകൾ സന്തോഷം, സങ്കടം, പേടി എന്നിവ അനുഭവിക്കുന്ന ജീവികളാണെന്നു ശാസ്ത്രീയ തെളിവുകൾ ഉണ്ട്. തടവിൽ അവയുടെ അതിസൂക്ഷ്മമായ വികാരങ്ങളെയും ബന്ധങ്ങളെയും തീരെ മാനിക്കാതെ അടിച്ചമർത്തുന്നു. അമ്പലങ്ങളിലെയും സർക്കസുകളിലെയും ടൂറിസത്തിൽ ജോലിചെയ്യുന്നതിലെയും ആനകൾ ഒരു ശതമാനം സമയമേ അതിനായി ചെലവഴിക്കുന്നുള്ളൂ, ബാക്കി നേരം മുഴുവൻ ചങ്ങലയാൽ ബന്ധിതരായി, തീർത്തും അസ്വാഭാവികമായ ഭക്ഷണം കഴിച്ച് മാനസികവിഭ്രാന്തി അനുഭവിച്ച് ജീവിക്കുകയാണ്.''<ref>http://timesofindia.indiatimes.com/city/mumbai/Animal-Welfare-Board-urges-central-govt-to-prohibit-use-of-elephants-for-performance/articleshow/54198149.cms</ref></blockquote> 2019 -ലെ കണക്കുകൾ പ്രകാരം കേരളത്തിൽ ഉള്ള 515 നാട്ടാനകളിൽ നിയമാനുസൃതമായ ഉടമസ്ഥാവകാശസർട്ടിഫിക്കറ്റുള്ളത് വെറും 32-ന് മാത്രമാണ്. കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്റ്റ് കോടതിയിലും കേന്ദ്രത്തിനും സമർപ്പിച്ച രേഖകൾ പ്രകാരമുള്ള കണക്കാണിത്. 515 നാട്ടാനകളിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ള 32-ൽ 19 എണ്ണവും വനംവകുപ്പിന്റെ നാട്ടാനകളാണ്. കേരളത്തിൽ ദേവസ്വത്തിന്റെയും സ്വകാര്യവ്യക്തികളുടെയും പക്കൽ 473 ആനകൾ ഉഌഅവയിൽ 13 എണ്ണത്തിന് മാത്രമാണ് നിയമപ്രകാരമുള്ള ഉടമസ്ഥാവകാശസർട്ടിഫിക്കറ്റുള്ളത്. ഇതില്ലാതെ ആനകളെ എഴുന്നള്ളിക്കാനോ മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വനംവകുപ്പിന്റെ പക്കൽ 42 ആനകളുണ്ട്. ഇവയിൽ ഉടമസ്ഥാവകാശരേഖയുള്ളത് 19-ന് മാത്രം.<ref>{{Cite web |url=https://www.mathrubhumi.com/thrissur/news/elephent-in-kerala-1.3614756 |title=ആർക്കൈവ് പകർപ്പ് |access-date=2019-03-03 |archive-date=2019-03-04 |archive-url=https://web.archive.org/web/20190304023637/https://www.mathrubhumi.com/thrissur/news/elephent-in-kerala-1.3614756 |url-status=dead }}</ref> 2016 സെപ്തംബർ എത്തുമ്പോഴേക്കും ഒരു വർഷം കേരളത്തിൽ 24 നാട്ടാനകളാണ് ചെരിഞ്ഞത്. 2016 -ൽ സെപ്തംബർ വരെ മാത്രം 17 ആനകൾ മരണമടഞ്ഞു. 2015 ആഗസ്ത് 18 -ന് സുപ്രീം കോടതി ആനപരിപാലനത്തിനു നൽകിയ നിർദ്ദേശങ്ങളൊന്നും തന്നെ പാലിക്കുകയുണ്ടായില്ലെന്നതും 289 ആനകൾക്ക് ഉടമസ്ഥാവകാശ രേഖകൾ ഇല്ലെന്നതും ആനകൾക്ക് വിശ്രമിക്കാൻ ഇടങ്ങൾ ഒരുക്കിയില്ലെന്നതും കാരണം ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നതിനു വിലക്ക് ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നു.<ref>https://4.bp.blogspot.com/-jSvaBSX0ODY/V_PH1ypdIVI/AAAAAAAAKOo/pIRilDbZwio3OIW1kD2ryBTrtj2l18stwCLcB/s1600/ana.jpeg</ref> ==പുതിയ സ്ഥിതിഗതികൾ== [[File:Elephants of Kerala L11 (3).jpg|thumb|പിരിച്ച് ഒടിച്ച വാലുകൾ, തൃശൂർ പൂരത്തിൽ നിന്നും]] [[File:Elephants of Kerala L12 (5).jpg|thumb|ചുട്ടുപഴുത്ത ടാർ റോഡിൽ അനങ്ങാനാവതെ നിൽക്കേണ്ടിവരുന്ന ആനകൾ പൂരക്കാലത്തെ സ്ഥിരം കാഴ്‌ചയാണ്]] * തൃശൂരിലെ ഒരാൾ താൻ 12 വർഷത്തോളം വളർത്തിയ ഒരു ആനയെ കാട്ടിലേക്കു തിരിച്ചുവിടാൻ തയ്യാറായി.<ref>{{Cite web |url=http://digitalpaper.mathrubhumi.com/380282/Weekend/23-NOVEMBER-2014#page/1/3 |title=ആർക്കൈവ് പകർപ്പ് |access-date=2016-03-10 |archive-date=2018-08-19 |archive-url=https://web.archive.org/web/20180819011224/https://digitalpaper.mathrubhumi.com/380282/Weekend/23-NOVEMBER-2014#page/1/3 |url-status=dead }}</ref> * വെന്നിമല ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ 2016 മുതൽ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നതിനു പകരം രഥം എഴുന്നള്ളിക്കാൻ‌ തീരുമാനമായി. * തൈക്കാട്ടുശ്ശേരി നടുഭാഗം അർദ്ധനാരീശ്വര-സുബ്രഹ്മണ്യപുരം ക്ഷേത്രത്തിൽ നേരത്തെ എഴുന്നെള്ളിപ്പിന് ആനകളെ ഉപയോഗിച്ചു വന്ന രീതി നിർത്തലാക്കി ഇനി മുതൽ ഇരുമ്പുപൈപ്പിൽ നിർമ്മിച്ച ആനരൂപത്തിൽ പട്ടുവിരിച്ച് എഴുന്നള്ളിക്കാൻ തുടങ്ങി. ഈ രൂപത്തിൽ [[നെറ്റിപ്പട്ടം]], [[തിടമ്പ്]], [[ആലവട്ടം]], [[വെഞ്ചാമരം]], [[മുത്തുക്കുട]] എന്നിവയെല്ലാം വയ്ക്കാനുള്ള സൗകര്യമുണ്ട്. [[പറയ്ക്കെഴുന്നള്ളിപ്പ്]], [[ആറാട്ട്]] എന്നിവയ്ക്കും ആനകളെ ഒഴിവാക്കി. മുൻപ് ഒരു ആനയ്ക്ക് 45000 രൂപയോളം ചെലവു വന്നിടത്ത് ഇരുമ്പുരൂപങ്ങൾക്ക് 9000 രൂപ മാത്രമേ ചെലവായുള്ളു എന്നും മറ്റു ക്ഷേത്രങ്ങളിലെ ഉൽസവങ്ങൾക്ക് ഇവ നൽകാനും പദ്ധതിയുണ്ട് എന്ന് അധികൃതർ അറിയിക്കുകയുണ്ടായി.<ref>മലയാള മനോരമ പത്രം, 09/03/2016</ref> * തിരുവനന്തപുരത്തെ പള്ളിയറ ക്ഷേത്രം ആനകളെ ബുദ്ധിമുട്ടിക്കാതിരിക്കാനും ആന ഇടഞ്ഞാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്തും ഭക്തജനങ്ങളുടെ നിർദ്ദേശങ്ങാൾ കണക്കിലെടുത്തും വർഷങ്ങളായി പറയ്ക്കെഴുന്നള്ളിപ്പിന് ആനയെ ഉപയോഗിക്കുന്ന രീതി നിർത്തലാക്കുകയും പകരം തേക്കിൻതടി ഉപയോഗിച്ച് മഞ്ചൽ ഉണ്ടാക്കുകയും ചെയ്തു. കൂടുതൽ അമ്പലങ്ങൾ ഈ പാത് പിന്തുടരട്ടെ എന്ന് കേന്ദ്രമന്ത്രി [[മനേക ഗാന്ധി|മേനകാ ഗാന്ധി]] ഈ പ്രവൃത്തിയെ ആശംസിക്കുകയുണ്ടായി.<ref>http://www.manoramanews.com/nattuvartha/south/palliyara-temple-will-not-use-elephants-for-temple-festival.html</ref> * കാട്ടുമൃഗത്തെ കൊണ്ടുവന്ന് ഉത്സവത്തിന് നിരത്തി നിർത്തുന്നത് ഒഴിവാക്കേണ്ടതാണെന്നുള്ള അഭിപ്രായത്തോടെ കണിച്ചുകുളങ്ങര അമ്പലത്തിലെ ഉൽസവത്തിനു ആനയെ എഴുന്നള്ളിക്കുന്നത് നിർത്തുകയുണ്ടായി.<ref name=Kanichukulangara>{{Cite web |url=http://metrovaartha.com/2015/03/01/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4/ |title=ക്ഷേത്രത്തിൽ എഴുന്നള്ളപ്പു നിർത്തി |access-date=2015-05-28 |archive-date=2015-08-18 |archive-url=https://web.archive.org/web/20150818220959/http://metrovaartha.com/2015/03/01/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4/ |url-status=dead }}</ref> * കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ വെടിക്കെട്ടും ആനയെഴുന്നള്ളത്തും ഇനിയുണ്ടാകില്ലെന്ന് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു.<ref>{{Cite web |url=http://www.mathrubhumi.com/news/kerala/fireworks-malayalam-news-1.989357 |title=എടത്വാ പള്ളിയിലും കഠിനംകുളം ക്ഷേത്രത്തിലും ഇനി വെടിക്കെട്ടില്ല. മാതൃഭൂമി ന്യൂസ് |access-date=2016-04-16 |archive-date=2016-04-16 |archive-url=https://archive.today/20160416050151/http://www.mathrubhumi.com/news/kerala/fireworks-malayalam-news-1.989357 |url-status=live }}</ref> * ആലപ്പുഴ കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായി നടത്തിയിരുന്ന വെടിക്കെട്ടും ആന എഴുന്നള്ളത്തും ഒഴിവാക്കാൻ ഭരണസമിതി തീരുമാനിച്ചു.<ref>{{Cite web |url=http://www.manoramaonline.com/news/kerala/09cpy-temples-abandon-fireworks.html |title=വെടിക്കെട്ട് ഉപേക്ഷിച്ച് ആരാധനാലയങ്ങൾ മാതൃകയാവുന്നു. മനോരമ ന്യൂസ് |access-date=2016-04-16 |archive-date=2016-04-16 |archive-url=https://archive.today/20160416050303/http://www.manoramaonline.com/news/kerala/09cpy-temples-abandon-fireworks.html |url-status=live }}</ref> * ആനയെഴുന്നള്ളിപ്പ് വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ലെന്നും ആനയെ മെരുക്കാനാവില്ലെന്നുമുള്ള യാഥാർത്ഥ്യം ഹിന്ദുസമൂഹം മനസ്സിലാക്കണമെന്നും [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ എസ്സ് എസ്സ്]] അഭിപ്രായപ്പെടുകയുണ്ടായി.<ref>http://english.mathrubhumi.com/news/kerala/fireworks-display-elephant-procession-not-part-of-rituals-rss-english-news-1.1017985</ref> * തോട്ടി ഉപയോഗിച്ച് ബന്ധനത്തിലുള്ള ആനകളെ നിയന്ത്രിക്കുന്നത് [[കാലിഫോർണിയ]]യിൽ നിരോധിച്ചു.<ref>http://www.humanesociety.org/news/press_releases/2016/08/ca-bullhook-ban-law-082916.html?referrer=https://www.google.co.in/{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref> * 2017 മുതൽ കൽപ്പാത്തി രഥോൽസവത്തിൽ രഥംവലിക്കുമ്പോൾ പിന്നിൽനിന്നും തള്ളുന്നതിന് ആനകൾക്കുപകരം യന്ത്രം ഏർപ്പെടുത്തി ==[[PETA|പീറ്റ]] കോടതിയിൽ== [[File:Elephants of Kerala L13 (2).jpg|thumb|ഏതു നേരവും അഭ്യാസങ്ങൾ കാണിക്കാൻ നിർബന്ധിനാണ് ആന]] നിയമവിരുദ്ധമായി കേരളത്തിൽ തടവിലാക്കിയിട്ടുള്ള 289 ആനകളുടെ ഉടമസ്ഥാവകാശം നിയമവിധേയമാക്കാനുള്ള [[കേരള വനംവകുപ്പ്|വനം വകുപ്പിന്റെ]] ഉത്തരവിനെതിരെ [[PETA]] കോടതിയെ സമീപിച്ചു. ഈ ഉത്തരവ് [[വന്യജീവി (സംരക്ഷണ) നിയമം 1972|1972 -ലെ വന്യജീവി സംരക്ഷണനിയമത്തിന്റെ]] ലംഘനമാണ്. കൃത്യമായ രേഖകൾ ഇല്ലാത്ത ഉടമസ്ഥരെ ശിക്ഷിക്കേണ്ടതിനു പകരം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഉടമസ്ഥാവകാശങ്ങളെ രക്ഷിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് [[PETA]] ആരോപിച്ചു. 2003 ഏപ്രിൽ 18 -ന് കൈവശമുള്ള വന്യ്ജീവികളെ 180 ദിവസത്തിനുള്ളിൽ വെളിപ്പെടുത്തിയാൽ നിയമപ്രകാരം കൈവശം വയ്ക്കാം എന്ന ഉത്തരവിനെ മറികടക്കാൻ ഇതിനുമുൻപും സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കോടതി തടഞ്ഞിരുന്നു. 1972 -ലെ [[വന്യജീവി (സംരക്ഷണ) നിയമം 1972|നിയമപ്രകാരം]] ആനപിടുത്തം നിരോധിച്ചതാണ്.<ref>http://www.thehindu.com/news/cities/Thiruvananthapuram/captive-elephants-ownership-peta-sends-notice-to-govt/article8411797.ece</ref> ==ആനകളെ പീഡിപ്പിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്== 2017 -ൽ 13 നാട്ടാനകൾ ചെരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെത്തുടർന്ന് നാട്ടാന പരിപാലന നിയമം കർശനമാക്കാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ആനകളെ ഉപദ്രവിക്കുന്നവർക്കതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി കേസും രജിസ്റ്റർ ചെയ്യുന്നതടക്കം 12 ഇന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയിൽ: * ആനകളുടെ യാത്രരേഖകൾ വനംവകുപ്പ് കൃത്യമായി പരിശോധിക്കണമെന്നു പറയുന്നുണ്ട്. * ജില്ലകൾ തോറും കൂടുതൽ ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയ്യാറാക്കണമെന്നും അവയെ പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. * ആനകൾക്കു മദപ്പാടുള്ള സമയത്ത് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. * നാട്ടാനപരിപാലനസമിതി ഉത്സവക്കാലത്തിനു മുമ്പും ശേഷവും യോഗം ചേരേണ്ട യോഗങ്ങളിൽ ആനകളെ പരിശോധിച്ച് അവയുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. * ഉത്സവകമ്മിറ്റികൾ ആനകളെ എഴുന്നള്ളിക്കുന്നത് വനംവകുപ്പുസമിതിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആനയെ പിടിച്ചെടുക്കും എന്നും നിർദ്ദേശമുണ്ട്.<ref>http://malayalam.webdunia.com/article/trending-news/elephant-in-kerala-118050700004_1.html</ref> ==ഉപദ്രവമേൽക്കുന്ന കാട്ടാനകളുടെ മാനസികാവസ്ഥ== ===ആനകളുടെ ദുഃഖവും വിരഹവും=== മനുഷ്യരെപ്പോലെ ആനങ്ങളുടെ ഇടയിലും സ്നേഹിതരുടെ മരണവും അത് നൽകുന്ന വേർപാടിന്റെ ദുഃഖം മറക്കുക എന്നതും വളരെയധികം ബുദ്ധിമുട്ടുള്ളകാര്യമാണെന്ന്‌ ജന്തുശാസ്ത്രജ്ഞന്മാരായ ഗോൾഡെൻബെർഗും ജോർജ്ജ് വിറ്റേമേയറും(2020) നടത്തിയ റിവ്യൂ പഠനത്തിൽ സൂചിപ്പിക്കുന്നു. ആനകൾ തങ്ങളുടെ ഘ്രാണശക്തി ഉപയോഗിച്ചാണ് പലപ്പോഴും മറ്റ്‌ ആനകൾ തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു തീർച്ചപ്പെടുത്തുന്നത്, ഒരാനയുടെ മരിച്ച ശരീരം കാണുമ്പോൾ അത് തങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണോയെന്നു മണത്തു നോക്കാറുമുണ്ട് ഇവ. ആഫ്രിക്കയിലെ ദേശീയോദ്യാനങ്ങൾ ഉൾപ്പെടെ പന്ത്രണ്ടു ഇടങ്ങളിൽ നിന്നുള്ള 32 ഫീൽഡ് നീരീക്ഷണങ്ങളെ ആധാരമാക്കിയാണ് ഗോൾഡെൻബെർഗിൻറെ ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ആനകൾ വളരെ വൈകാരികവും സഹാനുഭൂതി നിറഞ്ഞതുമായ മനോഭാവം പുലർത്തുന സസ്തിനികൾ ആണെന്നും മുൻ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. വളരെ ദീർഘകാലം നീണ്ടുനിൽക്കുന്ന വൈകാരിക ബന്ധങ്ങളും, ശക്തമായ ഗോത്രബോധങ്ങളും ആനകളുടെ ഇടയിൽ കാണാറുണ്ട്. ജീവിതകാലഘട്ടത്തിൽ ഒരുപാട് അംഗങ്ങളെ ഓർത്തിരിക്കാൻ സാധിക്കുന്ന വിധത്തിലുള്ള കൊഗ്നീറ്റീവ് സംവിധാനങ്ങളും അവയ്ക്കുണ്ട്, ഇതിനു കാഴ്ച്ചയെക്കാളും ഘ്രാണശക്തിയാണ് അവ ഉപയോഗിക്കുന്നത്. രണ്ടു ആനകൾ പരസ്പരം കാണുമ്പോൾ അവ പരസ്പരം മണക്കാനും സ്പർശിക്കാനും കുറച്ചധികം സമയം ചിലവഴിക്കാറുണ്ട്, സമാനമായ രീതിൽ മരണപ്പെട്ട അംഗത്തിന്റെ അടുക്കലും ആനകൾ പ്രകടനങ്ങൾ നടത്താറുണ്ട്‌. പെണ്ണാനകൾ അവരുടെ അമ്മയുടെ ശവശരീരത്തിന് മുൻപ് തങ്ങളുടെ ടെമ്പറൽ ഗ്ലാൻഡിൽ നിന്ന് സ്രവം ഉത്പാദിപ്പിച്ചു ‘കരയാറുണ്ട്’. വികാരങ്ങളും വൈകാരികപ്രകടങ്ങളും മനുഷ്യർക്കു മാത്രമല്ല മറ്റ്‌ മൃഗങ്ങളിലും ദൃശ്യം ആകാമെന്നതിൻറെ സൂചനയാണ് ഈ പഠനം, മനുഷ്യർ ആനകളെ പലപ്പോഴും കാട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടു വന്നു നിഷ്ഠുരമായി കൈകാര്യം ചെയ്യുമ്പോൾ എല്ലാം അവയുടെ ഇത്തരം വൈകാരിക അവസ്ഥകൾ പരിഗണിക്കാറില്ല. ആനങ്ങൾ തങ്ങളുടെ കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടാൽ മനുഷ്യരുടേതിനു സമാനമായ ദുഃഖവും വിരഹപ്രകടനങ്ങൾ കാഴ്ചവയ്ക്കാറുണ്ട് എന്നവിധത്തിലുള്ള നീരീക്ഷണങ്ങൾ മുൻപും പെരുമാറ്റശാസ്ത്രത്തിലും ഉണ്ടായിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തിനു വെളിയിൽ ഉള്ള ആനങ്ങളുടെ മരണത്തിലും ഉത്കണ്ഠയും കരുതലും ആനങ്ങൾ കാണിക്കാറുണ്ടെന്നു ഇപ്പോൾ പുറത്തുവന്ന റിവ്യൂ പഠനം കാണിക്കുന്നു. ആനങ്ങളുടെ മസ്തിഷ്കഘടവും പ്രവർത്തനങ്ങളും പരിശോധിച്ചതിൽ നിന്നും മനുഷ്യരുടെത്തിനു സമാനമായ ഓർമ്മയും വൈകാരികവുമായ ചോദന-ഭാഗങ്ങൾ ഉണ്ടെന്നു ഹാർട്ടും സംഘവും (2008) നടത്തിയ മറ്റൊരു പഠനത്തിൽ സൂചിപ്പിച്ചിരുന്നു. മനുഷ്യരുടെ ശവസംസ്കാരചടങ്ങുകൾക്ക് സമാനമായ രീതിയിൽ ചില പ്രാഗ്ശവസംസ്കാര ചടങ്ങുകളും ആനകളുടെ ഇടയിലുണ്ട്. ശാന്തമായി കൂട്ടം കൂടി മരിച്ച ആനയുടെ ശവശരീരത്തിൽ തുമ്പിക്കൈ കൊണ്ട് തട്ടുക, ഇലകളും പുല്ലുകളും കൊണ്ട് ശവശരീരം മറവ് ചെയ്യാൻ ശ്രമിക്കുക തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്. ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളം മരിച്ചു അഴുകി തീരുന്ന പ്രിയപ്പെട്ടവരുടെ ശരീരത്തിന് സമീപം ആനകൾ വരികയും ചെയ്യാറുണ്ട്, പ്രത്യേകിച്ച് മരിച്ചത് പങ്കാളികളോ, നേരിട്ടുള്ള കുടുംബാംഗമോ ആണെങ്കിൽ. ചിലപ്പോൾ ഇങ്ങനെ മരിച്ചവരുടെ ശരീരത്തിൻറെ അടുക്കൽ ഭക്ഷണവും വെള്ളം കൊണ്ട് വന്നുകൊടുക്കാനും ആനകൾ ശ്രമിക്കാറുണ്ട്.<ref>https://linkinghub.elsevier.com/retrieve/pii/S014976340700070X</ref> ===മാനസിക സമ്മർദ്ദം=== പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടിലേക്കുതിരിച്ചോടിക്കുന്ന കാട്ടാനകളുടെ പിണ്ഡത്തിലെ [[Fecal glucocorticoid metabolite|ഫീക്കൽ ഗ്ലൂക്കോകോർട്ടിക്കോയ്ഡ് മെറ്റാബൊലൈറ്റ്]] വേർതിരിച്ച് നടത്തിയ പഠനത്തിൽ അവയുടെ അളവിൽ 105 ശതമാനം വർദ്ധന ഉണ്ടായതായും ഇത് ആനകളുടെ മാനസികസമ്മർദം വർദ്ധിപ്പിച്ച് അവയുടെ ദഹനവ്യവസ്ഥ, പ്രതിരോധശക്തി, പ്രത്യുത്‌പാദനശേഷി എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.<ref>{{Cite web |url=http://www.mathrubhumi.com/print-edition/kerala/thrissur--1.2821788 |title=ആർക്കൈവ് പകർപ്പ് |access-date=2018-05-19 |archive-date=2018-05-18 |archive-url=https://web.archive.org/web/20180518234409/http://www.mathrubhumi.com/print-edition/kerala/thrissur--1.2821788 |url-status=dead }}</ref> ===ആനകൾ ഇടഞ്ഞ് നാശനഷ്ടമുണ്ടാക്കിയ സന്ദർഭങ്ങൾ=== നിരന്തരമായ പീഡനം സഹിക്കവയ്യാതെ പലപ്പോഴും ആനകൾ ഇടയാറുണ്ട്, അതിൽ പാപ്പാന്മാരടക്കം നിരവധി ആൾക്കാർക്ക് ജീവഹാനികളും ഉണ്ടാവാറുണ്ട്. * 2019 ഫെബ്രുവരി 8 ന് തൃശൂരിൽ ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി കൊണ്ടുവന്ന ഈ ആന ഇടഞ്ഞ് ഒരാളെ ചവിട്ടിക്കൊല്ലുകയുണ്ടായി. കാഴ്ചശക്തിയില്ലാത്ത അമ്പതുവയസ്സിനുമുകളിൽ പ്രായമുള്ള ഈ ആന സമീപത്തുനിന്നും പടക്കം പൊട്ടിക്കുന്നശബ്ദം കേട്ട് വിരണ്ടോടുന്നതിനിടയിലാണ് ഒരാൾ കൊല്ലപ്പെട്ടത്.<ref>https://www.mathrubhumi.com/news/kerala/elephant-ran-amok-one-stamped-to-death-1.3552894</ref> * 2019 ജനുവരി 27 -ന് തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെടുകയും സഹപാപ്പാന് പരിക്കേൽക്കുകയും ചെയ്തു.<ref>https://malayalam.news18.com/news/kerala/elephent-killed-mahout-at-thrissur-80031.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഏപ്രിൽ 2026 |bot=InternetArchiveBot |fix-attempted=yes }}</ref> <ref> https://www.asianetnews.com/local-news/elephant-murdered-mahout-plzngq </ref> * 2018 ഡിസംബർ 28 -ന് തിരുമൂലങ്ങാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ നിറമാല - വിളക്ക് ഉത്സവത്തിനിടെ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ കൊല്ലപ്പെടുകയുണ്ടായി.<ref>https://www.deshabhimani.com/news/kerala/elephant-attack-death/770856</ref> * 2018 ഫെബ്രുവരി 12 നു കോട്ടയം ഇരാറ്റുപേട്ടയ്ക്ക് സമീപം കുരിശിങ്കലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. <ref> https://www.manoramanews.com/news/kuttapathram/2018/02/12/elephant-attack-in-kottayam.html </ref> * 2018 ജനുവരി 20 -ന് ഉത്സവഘോഷയാത്രയ്ക്കിടെ എഴുന്നള്ളത്തിന്റെ പുറകിലുണ്ടായിരുന്ന മദ്യപർ ആനയുടെ വാലിൽ തൂങ്ങിയതിനെത്തുടർന്ന് ഇടഞ്ഞോടിയ ആനയുടെ കുത്തേറ്റ് ഒരു യുവാവിന് ഗുരുതരമായി പരിക്കേല്ക്കുകയുണ്ടായി.<ref>https://www.asianetnews.com/news/the-drunken-people-hangs-elephants-tail</ref> * 2017 ഡിസംബർ 10 -ന് ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾ വിരണ്ടോടിയപ്പോൾ കുത്തേറ്റ പാപ്പാൻ കൊല്ലപ്പെട്ടു.<ref>https://www.mathrubhumi.com/news/kerala/guruvayoor-temple-elephant--1.2447411</ref> * 2017 ഏപ്രിൽ 20 ന് തിരുവനന്തപുരം പാറശ്ശാല മഹാദേവ ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. <ref> https://www.asianetnews.com/news/elephant-killed-man </ref> * 2017 ഏപ്രിൽ 4ന് പാലക്കാട് ചിറ്റിലഞ്ചേരി മേലാർകോട് പള്ളിനേർച്ചക്കെത്തിയ ആന പാപ്പാനെ കുത്തിക്കൊന്നു. <ref> https://www.manoramaonline.com/news/kerala/2018/04/03/elephent-killed-mahout-at-palghat.html </ref> * 2016 ഫെബ്രുവരി 10-ന് പാലക്കാട് തൃത്താലയ്ക്കടുത്ത് തച്ചറകുന്നിലെ ശിവക്ഷേത്രത്തിൽ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. <ref>{{Cite web |url=http://kerala-live.com/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%86-%E0%B4%86%E0%B4%A8/ |title=ആർക്കൈവ് പകർപ്പ് |access-date=2019-02-11 |archive-date=2019-02-09 |archive-url=https://web.archive.org/web/20190209035818/http://kerala-live.com/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%86-%E0%B4%86%E0%B4%A8/ |url-status=dead }}</ref> ==തായ്‌ലാന്റിൽ== ഒരു നൂറ്റാണ്ടു മുൻപേ 100000 ആനകൾ ഉണ്ടായിരുന്ന [[Thailand|തായ്‌ലാന്റിൽ]] ഇപ്പോൾ ഏതാണ്ട് 5000 എണ്ണമാണ് ബാക്കിയുള്ളത്, അതിൽ തന്നെ പകുതിയും അടിമകൾ ആക്കപ്പെട്ടവയും. ആർക്കും തന്നെ എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റാത്ത ഗ്രാമങ്ങളിൽ ആണ് അവിടെ ആനകളെ മെരുക്കുന്നത്. ആനകളെ മെരുക്കി അനുസരണ പഠിപ്പിക്കുന പരിപാടി പജാൻ (pajan) എന്നാണ് അറിയപ്പെടുന്നത്. നാലു വയസ്സുള്ള ആനയെ അനുസരണ പഠിപ്പിക്കാൻ കാലിലും ചെവിയിലും ആണികൾ അടിച്ചുകയറ്റുകയും അനങ്ങാൻ വയ്യാത്ത ചെറുകൂട്ടിൽ തളയ്ക്കുകയും ചെയ്യുന്നു. അടിക്കുന്നതു കൂടാതെ ഉറങ്ങാൻ സമ്മതിക്കാതെയും, ഭക്ഷണം നൽകാതെയും, വെള്ളം കൊടുക്കാതെയും ആണ് ആനയുടെ ധിഷണ തകർത്ത് അതിനെ അനുസരിപ്പിക്കാൻ ഒരുക്കുന്നത്. വളർത്തുമൃഗങ്ങൾക്ക് ഉള്ള നിയമങ്ങളാണ് അവിടെ ആനകൾക്കും ഉള്ളത്, അതിനാൽ തന്നെ അവയെ ഉപദ്രവിക്കുന്നതിനും കാര്യമായ ശിക്ഷകൾ ലഭിക്കാറേ ഇല്ല.<ref>http://news.nationalgeographic.com/news/2002/10/1016_021016_phajaan.html</ref> വിനോദസഞ്ചാരികൾക്ക് ആനപ്പുറത്തു സഞ്ചരിക്കാൻ പഠിപ്പിക്കുന്നതിനായി കാൽ ഉയർത്താനുള്ള പരിശീലനത്തിൽ ആണി അടിച്ച വടികൾ കൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. തെറ്റു പറ്റിയാൽ കഠിനമായി ശിക്ഷിക്കുകയും ചെയ്യും. രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ഉപദ്രവമേറ്റ ആന ദേഹമാസകലം മുറിവോടെയാണ് പുറത്തേക്ക് വരുന്നത്. ഉടൻ തന്നെ പിന്നെയും അനുസരണ പഠിപ്പിക്കാൻ ഉള്ളിൽ കയറ്റുന്ന ആനയുടെ പരിശീലനം ആഴ്ചകളോളം തുടരും. വേദനയും ഭയവും അറിഞ്ഞാൽ മാത്രമേ ആന അനുസരിക്കുകയുള്ളൂ എന്നാണ് തായ്‌ലാന്റുകാരുടെ വാദം.<ref>http://news.nationalgeographic.com/news/2002/10/1016_021016_phajaan_2.html</ref> ===ടൂറിസം=== ആയിരക്കണക്കിന് ആനകളാണ് തായ്‌ലന്റിലും മറ്റു തെക്കേ ഏഷ്യൻ രാജ്യങ്ങളിലും ടൂറിസത്തിന്റെ പേരിൽ കൊടിയപീഡനം അനുഭവിക്കുന്നത്. മൂന്നുമീറ്ററിലും കുറഞ്ഞ നീളമുള്ള ചങ്ങലകളിൽ തളച്ചിട്ടുള്ള ഇവയുടെ പുറത്ത് മരത്തിന്റെയും ഉരുക്കിന്റെയും ഇരിപ്പിടങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. മൂവായിരത്തിലേറെ ആനകളെയാണ് ഇവിടങ്ങളിൽ ടൂറിസത്തിനായി ഉപയോഗിക്കുന്നത്. ആൾക്കാർ സവാരി നടത്താത്ത മുഴുവൻ സമയവും യാതൊരു സാമൂഹ്യജീവിതവും അനുവദിക്കാതെ ചങ്ങലയിൽത്തന്നെ തളച്ചാണ് ഇവയുടെ ജീവിതം മുഴുവൻ. നിറയെ ആൾക്കാരും ശബ്ദശല്യവുമുള്ള അന്തരീക്ഷത്തിൽ വേണ്ടത്ര ഭക്ഷണവും ചികിൽസയും ലഭിക്കാതെയാണ് ഇവയെല്ലാം ജീവിക്കുന്നത്. നല്ലൊരു സാമൂഹ്യജീവിയായ ആനയെ കൂട്ടുകാരിൽ നിന്നുമെല്ലാം അകറ്റി ഈ രീതിയിൽ ജീവിക്കാൻ നിർബന്ധിതമാക്കുന്ന അന്തരീക്ഷത്തിൽ അവയിൽ പ്രജനനം നടക്കാറേയില്ല. എത്രയൊക്കെ നിയമങ്ങൾ ഉണ്ടേങ്കിലും തായ്‌ലാന്റിൽ ആനകളെ ഉപയോഗിച്ചുള്ള സർക്കസ്സുകളും വിനോദങ്ങളും 30 ശതമാനത്തിലേറെ വർദ്ധിച്ചിരിക്കുന്നു. തായ്‌ലാന്റിലേക്കെത്തുന്ന സഞ്ചാരികളിൽ 40 ശതമാനത്തിലേറെപ്പേർ ആനസവാരിയിൽ ഏർപ്പെടുമെന്നാണ് റിപ്പോർട്ട്. അതുപ്രകാരം ഒന്നേകാൽ കോടിയിലേറെ ആനസവാരികളാണ് വേണ്ടിവരിക. കൊച്ചുനാളിലേ അടിച്ചുടച്ച് പരുവപ്പെടുത്തിയ ആനകൾ സവാരിക്ക് നിരത്തിനിർത്തുമ്പോൾ അത് ആസ്വദിക്കുന്ന സഞ്ചാരികൾ ആ ആനകൾ ചെറുപ്പത്തിൽ നേരിട്ടിട്ടുള്ള കൊടുംക്രൂരതകളെപ്പറ്റി മനസ്സിലാക്കുന്നതേയില്ല. ആനകളെ സ്വന്തന്ത്രമായി വിഹരിക്കാനായി സാങ്‌ച്വറികൾ നിർമ്മിച്ച് ഇത്തിരി ബഹുമാനത്തോടെ കണ്ടുമനസ്സിലാക്കാവുന്ന രീതിയാണ് മികച്ചതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.<ref>https://www.theguardian.com/environment/2017/jul/06/thousands-elephants-exploited-tourism-held-cruel-conditions</ref> ===പജാൻ=== [[File:Elephants of Kerala L14 (2).jpg|thumb|വടുക്കൾ കെട്ടിയ പിൻകാലുകൾ]] ആനയെ മെരുക്കി അടിമയാക്കിമാറ്റാനുള്ള ശ്രമത്തിനു തായ്‌ലാന്റിൽ പറയുന്ന പേരാണ് പജാൻ (Pajan). ഭയപ്പെടുത്തി അനുസരിപ്പിക്കാനും അടിമയാക്കാനും വേണ്ടി ആനയോടു ചെയ്യുന്ന ക്രൂരതകൾ ആണ് ഇവ. വന്യതയിൽ നിന്നും പിടിച്ച് അമ്മയിൽ നിന്നും വേർപേടുത്തി ക്രൂരവും മാനസികമായി തകർക്കുകയും ചെയ്യുന്ന നിരവധി പരിപാടികൾ ആണ് ഈ പെറിൽ അറിയപ്പെടുന്നത്. കഷ്ടിച്ച് നിൽക്കാൻ മാത്രം പറ്റുന്ന ചെറിയ കൂട്ടിൽ പല ദിവസങ്ങൾ അടച്ചിട്ട് തുടർച്ചയായി മർദ്ദിക്കുന്നതു കൂടാതെ പാദങ്ങൾ, കണ്ണുകൾ, നെറ്റി തുടങ്ങിയ മർമ്മ ഭാഗങ്ങളിൽ കൂർത്ത ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി കുത്തിനോവിക്കുകയും ചെയ്യുന്നു. എതിർക്കുന്നതു നിർത്തി അനുസരിക്കാൻ തുടങ്ങുന്നതുവരെ ഇത് തുടരുന്നു. എന്നാൽ ജീവിതം മുഴുവൻ അടിമത്തം വഹിക്കേണ്ട ആനകൾക്കുള്ള ഒരു തുടക്കം മാത്രമാണിത്. എപ്പോൾ എതിർപ്പ് കാണിച്ചാലും പാപ്പാന്റെ മൂർച്ചയുള്ള തോട്ടികൊണ്ട് ആനയെ മുറിവേൽപ്പിക്കുന്നതാണ്. തായ്‌ലാന്റിൽ തെരുവുകളിൽ ഭിക്ഷ യാചിക്കുന്ന ആനകൾ വാഹനങ്ങൾ ഇറ്റിച്ച് മരിക്കാറുണ്ട്. വളരെ മൃദുലമായ പാദങ്ങൾക്കും തീരെച്ചെറിയ ശബ്ദങ്ങളെ വരെ പിടിച്ചെടുക്കുന്ന ചെവിക്കും പരിക്കുപറ്റുന്നു. ചെപ്പടിവിദ്യകൾ പഠിപ്പിക്കാനായി ക്രൂരമായ മർദ്ദനമുറകളാണ് ആനകൾ ഏൽക്കേണ്ടിവരുന്നത്. പരിക്കേൽക്കാരെ ആനകൾക്ക് വഹിക്കാൻ പറ്റുന്ന ഭാരം 60 കിലോഗ്രാം മാത്രമാണ്, എന്നാൽ ഒന്നിലേറെ വിനോദസഞ്ചാരികളെ ചുമക്കേണ്ടിവരുന്നത് ആനകളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നുണ്ട്. കോൺക്രീറ്റ് കൂടാരങ്ങളിലോ റോഡിലോ സസ്യങ്ങളേ ഇല്ലാത്തിടത്തോ കെട്ടിയിടപ്പെടുന്ന ആനകൾക്ക് വേണ്ടത്ര ഭക്ഷണവും നൽകാറില്ല. കാട്ടിൽ കൂട്ടമായി ജീവിക്കുന ആനകളെ പ്രകൃതിവിരുദ്ധമായി പലപ്പോഴും ഒറ്റയ്ക്കാണ് ബന്ധിക്കുന്നതും.<ref>{{Cite web |url=http://www.redbrick.me/travel/the-pajan/ |title=ആർക്കൈവ് പകർപ്പ് |access-date=2016-04-22 |archive-date=2017-08-15 |archive-url=https://web.archive.org/web/20170815024849/http://www.redbrick.me/travel/the-pajan/ |url-status=dead }}</ref> ==സാഹിത്യത്തിൽ== * മലയാള സാഹിത്യത്തിൽ, പ്രധാനമായും [[ഐതിഹ്യമാല]] പോലെയുള്ള കൃതികളിൽ നിറയെ ആനക്കഥകൾ ഉണ്ട്. മിക്കവയും ആനയെക്കുറിച്ച് മനുഷ്യന്റെ കാഴ്ചപ്പാടിൽ വിവരിക്കുന്ന കഥകൾ മാത്രമാണ്. പ്രസിദ്ധിയെപ്പറ്റിയും അനുസരണയെപ്പറ്റിയും തിടമ്പേറ്റുന്നതിൽ അഭിമാനം കൊള്ളുന്നതിനെക്കുറിച്ചും എല്ലാം. * [[വൈലോപ്പിള്ളി ശ്രീധരമേനോൻ|വൈലോപ്പിള്ളിയുടെ]] [[സഹ്യന്റെ മകൻ]] എന്ന കവിതയിൽ, മദപ്പാടു വിടുന്നതിനു മുൻപേ എഴുന്നള്ളത്തിന് ഇറക്കിയ ആന ഇടയുന്നതും ഒടുവിൽ അതിനെ വെടിവച്ചു കൊല്ലുന്നതിനെക്കുറിച്ചെല്ലാം പറയുന്നുണ്ട്. * [[വില്ല്യം ലോഗൻ|വില്ല്യം ലോഗന്റെ]] [[മലബാർ മാനുവൽ|മലബാർ മാനുവലിൽ]] ഇങ്ങനെ പറയുന്നു: {{quote|....വഴിയുടെ ഇരുഭാഗത്തും സർവവ്യാപിയായ കേരവൃക്ഷം കാണുന്നുണ്ട്. മാത്രമല്ല ഈ തെങ്ങുകൾക്കിടയിൽ ധാരാളം കാട്ടുമരങ്ങൾ പടർന്ന് പന്തലിച്ച് നിൽക്കുന്നതും നമ്മൾ കാണുന്നു. അവയുടെ തണലിൽ കുരുമുളക് വള്ളികൾ സമൃദ്ധമായി പടർന്നുകയറിയ മുരിക്കു ചെടികൾ. ചുവന്ന പൂക്കൾ ചുമന്ന് നിൽക്കുന്ന മുരിക്കുമരങ്ങൾ കുരുമുളക് വള്ളികൾക്ക് പടർന്ന് കയറാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന് തോന്നുന്നു. ഇവിടെയിതാ രണ്ട് ആനകൾ തങ്ങളുടെ ജോലിചെയ്യാനിറങ്ങിയിരിക്കുന്നു. പാവം മൃഗങ്ങൾ! വൃണംകൊണ്ട് ഭീദിതമാം പൊട്ടി അഴുകിയ അവയുടെ താടിയെല്ലുകൾ കണ്ടോ- കൊമ്പുകൾ കൊണ്ട് കൂറ്റൻ വൃക്ഷത്തടികൾ വലിച്ച് കൊണ്ടു പോകുന്നതിന്റെ ഫലം. ഇത്രയും പൈശാചികത എന്നെങ്കിലും കണ്ടിട്ടുണ്ടോ? പല്ലുകൊണ്ട് തടിവലിക്കുന്ന ജോലികൾക്കിടയിൽ പല ആനകൾക്കും കൊമ്പുകൾ നഷ്ടപ്പെടുന്നു. മനുഷ്യനാണെങ്കിൽ ദന്തവൈദ്യനുണ്ട്, പല്ലുമാറ്റിവയ്ക്കാൻ. അത്രയുമല്ല ആനയ്ക്ക് ഭക്ഷണം ചവയ്ക്കാനോ ദഹിപ്പിക്കാനോ ആവില്ല. ഫലമോ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമത നിലയ്ക്കുന്നു. അവ ചാവുന്നു. ആനയുടെ പന്നിത്തലയനായ ഉടമയുണ്ടല്ലോ, അയാൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവില്ല. കാട്ടിൽനിന്ന് ആനയെക്കൊണ്ട് മരം പിടിപ്പിക്കാൻ തളപ്പകളോ കൂടുതൽ യുക്തിസഹമായ മറ്റെന്തെങ്കിലും മാർഗങ്ങളോ ഉപയോഗിച്ചുകൂടെ എന്ന് അയാളോട് ചോദിച്ചാൽ കിട്ടുന്ന മറൂപടി, നാട്ടുനടപ്പ് അങ്ങനെയാണ്, തന്റെ അച്ഛൻ ചെയ്തതും ഇങ്ങനെ തന്നെ എന്നായിരിക്കും...}} ==ഗോഡ്‌സ് ഇൻ ഷാക്ക്‌ൾസ്== സംഗീത അയ്യർ<ref>http://www.imdb.com/name/nm4692806/</ref> നിർമ്മിച്ച ഒരു ഡോക്യുമെന്ററിയാണ് [[ഗോഡ് ഇൻ ഷാക്കിൾസ്|ഗോഡ്‌സ് ഇൻ ഷാക്ക്‌ൾസ് (Gods in Shackles)]]<ref>http://www.imdb.com/title/tt4501588/?ref_=nm_knf_i2</ref> ഇതിൽ അവർ കേരളത്തിലെ നാട്ടാനകൾ അനുഭവിക്കുന്ന ക്രൂരപീഡനങ്ങൾ പ്രതിപാദിക്കുന്നു. പൂരങ്ങളിലെ ആന സംസ്കാരത്തിനുപിന്നിൽ ഉടമകളുടെ വ്യവസായതാത്‌പര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും 1980-കളിൽ ആനകളെ പൂരത്തിന് ഉപയോഗിച്ചുതുടങ്ങുന്നതിനുമുൻപും പൂരങ്ങൾ നന്നായി നടന്നിട്ടുണ്ടെന്നു പറയുന്ന സംഗീത പല ഡോക്ടർമാരും ആനകളെ എഴുന്നള്ളിക്കുമ്പോൾ തെറ്റായ സർട്ടിഫിക്കറ്റുകളാണ് നൽകുന്നതെന്നും മലബാർമേഖലയിൽ നടക്കുന്ന ആനയില്ലാത്ത ഉത്സവങ്ങൾക്ക് ആന ഉത്സവങ്ങളുടേതിനേക്കാൾ കൊഴുപ്പുണ്ടാവാറുണ്ടെന്നും പറയുന്നു. ശ്രീലങ്കയിലെ പിന്നാവാല ആനസങ്കേതംപോലെ ഒരു മികച്ച എലിഫന്റ് സാങ്ച്വറി ഒരുക്കുകയാണ് കേരളത്തിലെ നാട്ടാനകളെ പുനരധിവസിപ്പിക്കാൻ വേണ്ടതെന്നാണ് സംഗീതയുടെ അഭിപ്രായം. നിയമസഭാംഗങ്ങൾക്കുമുന്നിൽ തന്റെ ഡോക്യുമെന്ററി ഏറെ പ്രതീക്ഷയോടെയാണ് സംഗീത അയ്യർ കാണിച്ചത്. മികച്ച പ്രതികരണം അവിടെനിന്നുലഭിച്ചത് ഏറെ പ്രതീക്ഷനൽകുന്നുവെന്നും സംഗീത പറയുന്നുണ്ട്.<ref>{{Cite web |url=http://www.mathrubhumi.com/print-edition/weekend/-malayalam-news-1.1190306 |title=ആർക്കൈവ് പകർപ്പ് |access-date=2016-07-10 |archive-date=2016-07-10 |archive-url=https://web.archive.org/web/20160710103032/http://www.mathrubhumi.com/print-edition/weekend/-malayalam-news-1.1190306 |url-status=dead }}</ref> ==അവലംബം== മാത്രുഭൂമി ആഴ്ചപ്പതിപ്പ്, 21 ഫെബ്രുവരി 2016. അരുത്, ആനകളോട് ഈ ക്രൂരത, സുഗതകുമാരി, {{reflist|2}} ==പുറത്തേക്കുള്ള കണ്ണികൾ == * [http://www.forest.kerala.gov.in/images/circulars/cir_9.pdf ആനപരിപാലനത്തെപ്പറ്റി കേരള വനംവകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ] {{Webarchive|url=https://web.archive.org/web/20201023234242/http://www.forest.kerala.gov.in/images/circulars/cir_9.pdf |date=2020-10-23 }} * [http://www.fao.org/docrep/005/ac774e/ac774e00.htm#Contents കൂടുതൽ അറിവുകൾ] * [https://web.archive.org/web/20160304121856/http://www.nalamidam.com/archives/17542 അധികവായനയ്ക്ക്] * http://anonyantony.blogspot.in/2008/04/blog-post_27.html * [https://web.archive.org/web/20200813145506/https://www.madhyamam.com/weekly/1183 ഒരു ദേശത്തിന് മദം പൊട്ടിയാൽ] * http://alaboutelephant.blogspot.in/ * http://www.dailymail.co.uk/news/article-2682388/Incredible-sight-elephant-cried-Raju-held-chains-beaten-abused-fifty-years-day-released-tears-rolled-face.html * http://www.gopur.in/2012/06/elephant.html {{Webarchive|url=https://web.archive.org/web/20160304110809/http://www.gopur.in/2012/06/elephant.html |date=2016-03-04 }} * [http://www.motherjones.com/environment/2011/10/ringling-bros-elephant-abuse ഭൂമിയിലെ ഏറ്റവും ക്രൂരമായ കാഴ്ച] * [http://voices.nationalgeographic.com/2013/05/03/no-ethical-way-to-keep-elephants-in-captivity/ ആനയെ അടിമയാക്കി നിലനിർത്താൻ ധാർമ്മികമായ വഴികളൊന്നുമില്ല] {{Webarchive|url=https://web.archive.org/web/20160422100814/http://voices.nationalgeographic.com/2013/05/03/no-ethical-way-to-keep-elephants-in-captivity/ |date=2016-04-22 }} * [http://www.keraleeyammasika.com/media/2014/03/43-47-Changalakkidenda-aanakkambam-September-2010.pdf ആനപ്രേമത്തിനു പിന്നിൽ മൃഗസ്നേഹമല്ല, സാമ്പത്തിക താത്പര്യം മാത്രം] {{Webarchive|url=https://web.archive.org/web/20201030083020/http://www.keraleeyammasika.com/media/2014/03/43-47-Changalakkidenda-aanakkambam-September-2010.pdf |date=2020-10-30 }} [[വർഗ്ഗം:മൃഗപരിപാലനം]] [[വർഗ്ഗം:ആനകൾ]] sdiu2a9zmqb7qazc5sudfc6sg0y3y2r മത്ത്യാസ് സിൻഡ്ലർ 0 281159 4634165 3655967 2026-06-29T04:23:59Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634165 wikitext text/x-wiki {{prettyurl|Matthias Sindelar}} {{Infobox football biography | name = Matthias Sindelar | image = Sindelar-aut.jpg | caption = | fullname = Matthias Sindelar | birth_date = {{birth date|1903|2|10|df=yes}} | birth_place = [[Kozlov (Jihlava District)|Kozlov]], [[Austria-Hungary]] | death_date = {{death date and age|1939|1|23|1903|2|10|df=yes}} | death_place = [[Vienna]], [[Nazi Germany]] | height = {{height|m=1.75}} | position = [[Striker|Centre-forward]] | youthyears1 = 1918–1924 | youthclubs1 = [[ASV Hertha Vienna]] | years1 = 1924–1939 | clubs1 = [[FK Austria Vienna]] | caps1 = | goals1 = | nationalyears1 = 1926–1937 | nationalteam1 = {{fb|AUT}}<ref>Some sources, including the [[RSSSF]] (''[http://www.rsssf.com/miscellaneous/oost-recintlp.html Austria - Record International Players]''), list 26 goals in 43 matches. Other sources say he appeared in 44 matches or scored 27 goals.</ref> | nationalcaps1 = 43 | nationalgoals1 = 26 }} [[ഓസ്ട്രിയ|ഓസ്ട്രിയൻ]] ഫുട്ബോൾ കളിക്കാരനായിരുന്നു '''മത്ത്യാസ് സിൻഡ്ലർ'''(10 ഫെബ്: 1903 – 23 ജനു:1939) [[ഓസ്ട്രിയ|ഓസ്ട്രിയൻ]] ദേശീയടീമിൽ അംഗമായിരുന്ന സിൻഡ്ലർ 1934 ലെ [[ലോകകപ്പ്‌ ഫുട്ബോൾ|ലോകഫുട്ബോൾ കപ്പി]]ൽ ആസ്ട്രിയയെ നയിക്കുകയുണ്ടായി. മധ്യ മുന്നേറ്റ നിരയിൽ കളിച്ചിരുന്ന അദ്ദേഹത്തെ ഡ്രിബ്ലിങ്ങ് പാടവം കൊണ്ടും, ശാരീരിക പ്രത്യേകതകൾ കൊണ്ടും ''പേപ്പർ മാൻ'' എന്നു വിളിച്ചിരുന്നു.<ref>http://www.theguardian.com/football/2008/jun/15/austria.euro2008groupb</ref><ref>Matthias Sindelar was a Viennese whirl of speed and grace, an almost freakishly talented player who waltzed around opponents with uncanny ease. Dazzled sports writers anointed Sindelar Die Papierne - 'the Paper Man' who fluttered around the pitch.</ref> 1999ൽ IIFFHS സിൻഡ്ലറെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഓസ്ട്രിയൻ ഫുട്ബോൾ കളിക്കാരനായി തെരഞ്ഞെടുത്തിരുന്നു.<ref>{{cite web |url = http://www.rsssf.com/miscellaneous/iffhs-century.html | author = Stokkermans, Karel / RSSSF | publisher = [[RSSSF]] | title = IFFHS' Century Elections | accessdate = 9 April 2007}} </ref> അതിനും ഒരു കൊല്ലം മുൻപുമാത്രമായിരുന്നു ''ഓസ്റ്റ്രിയയുടെ നൂറ്റാണ്ടിന്റെ കായികതാരം'' എന്ന ബഹുമതി അദ്ദേഹത്തെ തേടിയെത്തിയത്.<ref>{{In lang|pt}} {{cite web | url = http://www.trivela.com/default.asp?pag=ExibirMateria&codMateria=2079&coluna=47 | author = Bardelli, Gino / trivela.com | publisher = Trivela.com | title = ''Sindelar: O craque que não se curvou ao Nazismo'' | accessdate = 11 April 2007 | archive-date = 2009-07-08 | archive-url = https://web.archive.org/web/20090708133215/http://www.trivela.com/default.asp?pag=ExibirMateria&codMateria=2079&coluna=47 | url-status = dead }}</ref> [[ഹിറ്റ്ലർ]] ആസ്ട്രിയ കീഴടക്കിയതിനെത്തുടർന്ന് ജർമ്മനിയ്ക്കുവേണ്ടി കളിയ്ക്കുന്നതിൽ വിമുഖത കാണിച്ചിരുന്നസിൻഡ്ലറെയും, കൂട്ടുകാരി കാമിലയെയും ദുരൂഹസാഹചര്യത്തിൽ [[വിയന്ന]]യിലുള്ള വസതിയിൽ 1939 ജനുവരി 23 നു കാർബൺ മോണോക്സൈഡ് ശ്വസിച്ചു മരണപ്പെട്ടനിലയിൽ കണ്ടെത്തുകയാണുണ്ടായത്. ==ബഹുമതികൾ== * 1× [[List of Austrian football champions|Austrian football championship]]: 1926 * 5× [[Austrian Cup]]: 1925, 1926, 1933, 1935, 1936 * 2× [[Mitropa Cup]]: 1933, 1936 * 1× [[Central European International Cup]]: 1932 ==പുറംകണ്ണികൾ== * [http://www.fk-austria.at/magnoliaPublic/Austria-English/Klub/Hall-of-Fame/Sindelar.html Profile at the official web site of FK Austria] {{Webarchive|url=https://web.archive.org/web/20070928082302/http://www.fk-austria.at/magnoliaPublic/Austria-English/Klub/Hall-of-Fame/Sindelar.html |date=2007-09-28 }} * [http://members.aon.at/koisser/sindelar/sindelar.htm Tribute web page] * [http://www.channel4.com/news/articles/sports/political+football+matthias+sindelar/1056747 Channel 4 News: Matthias Sindelar] {{Webarchive|url=https://web.archive.org/web/20100611015501/http://www.channel4.com/news/articles/sports/political+football+matthias+sindelar/1056747 |date=2010-06-11 }} * {{NFT player|pid=21770}} * [http://www.austria-archiv.at/spieler.php?Spieler_ID=247 Player profile] {{Webarchive|url=https://web.archive.org/web/20090126091252/http://www.austria-archiv.at/spieler.php?Spieler_ID=247 |date=2009-01-26 }} – Austria Archive ==അവലംബം== {{reflist}} [[വർഗ്ഗം:ആസ്ട്രിയൻ ഫുട്ബോൾ കളിക്കാർ]] [[വർഗ്ഗം:1903-ൽ ജനിച്ചവർ]] [[വർഗ്ഗം:1939-ൽ മരിച്ചവർ]] [[വർഗ്ഗം:ഫെബ്രുവരി 10-ന് ജനിച്ചവർ]] [[വർഗ്ഗം:ജനുവരി 23-ന് മരിച്ചവർ]] ndlf5bcgf6vsxm7azukpern757qudmx ചെന്നായ് മനുഷ്യൻ 0 314721 4634146 3211297 2026-06-29T00:43:45Z Malikaveedu 16584 4634146 wikitext text/x-wiki {{PU|Werewolf}} {{Infobox mythical creature |name = ചെന്നായ് മനുഷ്യൻ |AKA = |Image_Name = Werwolf.png |image_size = |Image_Caption = Woodcut of a werewolf attack, by [[Lucas Cranach der Ältere|Lucas Cranach the Elder]], 1512 |Mythology = |Grouping = [[Legendary creature|സങ്കൽപ്പ ജീവി]] |Sub_Grouping = Lycanthrope |Parents = |Country = [[ഇംഗ്ണണ്ട്]] |Region = [[അമേരിക്കകൾ]], [[യൂറോപ്പ്]], [[ഏഷ്യ]], [[ആഫ്രിക്ക]] |Habitat = |Similar_creatures = [[Revenant]], [[vampire]] }} ലോകത്തെ വിവിധ ഭാഗങ്ങളിലെ മിത്തുകളിലും കെട്ടുകഥകളിലും ഉള്ള ഒരു സങ്കൽപ്പമാണ് '''ചെന്നായ് മനുഷ്യൻ''' അഥവാ വേർവൂൾഫ് (Werewolf). [[ഏഷ്യ|ഏഷ്യയിലും]] [[യൂറോപ്പ്|യൂറോപ്പിലും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലും]] അടക്കം ലോകത്തെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത രൂപത്തിൽ ഈ മിത്ത് പ്രചാരത്തിലുണ്ട്. ചില ചെന്നായകളുടെയോ ചെന്നായ് മനുഷ്യരുടെ കടിയെൽക്കുന്നവർ അടുത്ത പൗർണമിയോടെ ചെന്നായ് മനുഷ്യൻ ആയി രൂപമാറ്റം വരൂമെന്നും സ്വയം നിയന്ത്രണമില്ലാതെ മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുമെന്നും ആണ് ഏറ്റവും സാധാരണയായ മിത്ത്. രൂപമാറ്റം സംഭവിക്കുന്ന ചെന്നായ് മനുഷ്യർക്ക്‌ മനുഷ്യരൂപം തിരികെ എടുക്കാനാവുമെന്നും ഇല്ലെന്നും മിത്തുകളിൽ ഉണ്ട്. [[രക്തരക്ഷസ്|വാമ്പയറുകളുടെ]] കടുത്ത ശത്രുതയുള്ള എതിരാളികളായി ഇവയെ ചില മിത്തുകളിൽ പറയപ്പെടാറുണ്ട്. ഇവയെ വിഷയമാക്കി നിരവധി സാഹിത്യങ്ങളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ മിത്തുകളിൽ ചെന്നായ് മനുഷ്യർ എന്ന സങ്കല്പം ഇല്ലാത്തതിനാൽ ഇവ മലയാളികൾക്ക് സ്വതേ പരിചയമുള്ളവയല്ല. ==ഇതും കാണുക്ക == * [[ചുപകബ്രാ]] == അവലംബങ്ങൾ == {{reflist}} * Wolfeshusius, Johannes Fridericus. ''De Lycanthropia: An vere illi, ut fama est, luporum & aliarum bestiarum formis induantur. Problema philosophicum pro sententia Joan. Bodini ... adversus dissentaneas aliquorum opiniones noviter assertum...'' Leipzig: Typis Abrahami Lambergi, 1591. (In Latin; microfilm held by the [[United States National Library of Medicine]]) * Prieur, Claude. ''Dialogue de la Lycanthropie: Ou transformation d'hommes en loups, vulgairement dits loups-garous, et si telle se peut faire''. Louvain: J. Maes & P. Zangre, 1596. * Bourquelot and [[Jean de Nynauld]], ''De la Lycanthropie, Transformation et Extase des Sorciers'' (Paris, 1615). * [[Montague Summers|Summers, Montague]], ''The Werewolf'' London: K. Paul, Trench, Trubner, 1933. (1st edition, reissued 1934 New York: E.P. Dutton, 1966 New Hyde Park, N.Y: University Books, 1973 Secaucus, N.J.: Citadel Press, 2003 Mineola, N.Y.: Dover, with new title ''The Werewolf in Lore and Legend''). ISBN 0-7661-3210-2 [[വർഗ്ഗം:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ]] gf82d8s8vuwbaetolhjvqx2nq77myz3 വി.എം. ദേവദാസ് 0 332739 4634189 4627798 2026-06-29T11:25:10Z ~2026-35624-91 219457 /* നോവലുകൾ */ 4634189 wikitext text/x-wiki {{prettyurl|V,M. Devadas}} {{Infobox person | name = ദേവദാസ് വി എം | image =Devadas V.M Malayalam Novelist from Kerala.jpg | alt = | caption = ദേവദാസ് വി.എം. | birth_date = മാർച്ച്, 1981 | birth_place = [[വടക്കാഞ്ചേരി]], [[തൃശ്ശൂർ]], [[കേരളം]] | death_date = | death_place = | nationality = [[ഇന്ത്യ|ഇന്ത്യൻ]] | other_names = | known_for = | spouse = | children = | }} മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമാണ് '''വി. എം. ദേവദാസ്''' (ജനനം :1981). തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയാണ്.<ref>{{cite news |url=http://www.thehindu.com/todays-paper/tp-national/tp-kerala/award-for-vm-devadas/article2318067.ece |title=Award for V.M. Devadas |language= |trans-title= |newspaper=The Hindu |date=3 August 2011 |accessdate=14 September 2015}}</ref> ==ജീവിതരേഖ== [[തൃശൂർ]] ജില്ലയിലെ [[വടക്കാഞ്ചേരി]]യിൽ ജനനം. [[ചെന്നൈ]]യിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നു. ==കൃതികൾ== ===നോവലുകൾ=== *ഡിൽഡോ: ആറ് മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം (2009) *പന്നിവേട്ട (2010) *ചെപ്പും പന്തും (2017) *ഏറ് (2021) ===കഥാസമാഹാരങ്ങൾ=== * [[മരണസഹായി]] (2011) * ശലഭജീവിതം (2014) * അവനവൻ ‌തുരുത്ത് (2016) * വഴി കണ്ടുപിടിക്കുന്നവർ (2018) *കാടിനു നടുക്കൊരു മരം (2021) *കഥ (2021) ===തിരക്കഥ=== * ഗ്രാസ്സ് ([https://ml.wikipedia.org/wiki/ഫിലിം_ആൻഡ്_ടെലിവിഷൻ_ഇൻസ്റ്റിറ്റ്യൂട്ട്_ഓഫ്_ഇന്ത്യ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്] - ഹിന്ദി / 35 മിനിറ്റ് / 2014) <ref>{{Cite news |url=http://www.imdb.com/title/tt3604126/ |title=IMDB |trans-title= Devadas's Profile}}</ref> * നാടകാന്തം (ടങ്ങ്‌സ്റ്റൺ ബ്രെയിൻ - മലയാളം / 20 മിനിറ്റ് / 2017) ==പുരസ്കാരങ്ങൾ== * 2010 - മനോരമ നോവൽ കാർണിവെൽ അവാർഡ് - പന്നിവേട്ട * 2011 - നൂറനാട് ഹനീഫ് സ്മാരക നോവൽ പുരസ്ക്കാരം - പന്നിവേട്ട * 2011 - ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ കഥാപുരസ്ക്കാരം - തിബത്ത് <ref>{{cite news |url=http://www.thehindu.com/todays-paper/tp-national/tp-kerala/gets-award/article1717413.ece |title=Gets award |language= |trans-title= |newspaper=The Hindu |date=22 April 2011 |accessdate=14 September 2015}}</ref><ref>{{cite news |url=http://www.mathrubhumi.com/online/malayalam/news/story/896911/2011-04-20/kerala |title='ചന്ദ്രിക' കഥാ പുരസ്‌കാരം വി.എം.ദേവദാസിന് |language=Malayalam |trans-title= |website=Mathrubhumi |date=20 April 2011 |accessdate=25 July 2015 |archive-date=2015-07-25 |archive-url=https://web.archive.org/web/20150725150500/http://www.mathrubhumi.com/online/malayalam/news/story/896911/2011-04-20/kerala |url-status=dead }}</ref> * 2015 - ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം - ശലഭജീവിതം * 2015 - കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം - ഗ്രാസ്സ് <ref>{{Cite news |url=http://www.imdb.com/title/tt3604126/ |title=ഗ്രാസ്സ് |trans-title= Hindi Short Film - IMDB Title }}</ref> * 2016 - [[കേരള സാഹിത്യ അക്കാദമി]]യുടെ ഗീതാ ഹിരണ്യൻ പുരസ്കാരം 2014 - [[മരണസഹായി]] <ref>{{cite news |url=http://www.manoramaonline.com/news/announcements/06-awards-pics.html |title=കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014 |language=Malayalam |trans-title= |website=Malayala Manorama |date=01 March 2016 |archiveurl=https://archive.today/20160301133807/http://www.manoramaonline.com/news/announcements/06-awards-pics.html |archivedate=2016-03-01 |access-date=2016-03-01 |url-status=live }}</ref><ref>{{cite news |url=http://www.keralasahityaakademi.org/pdf/Akademi%20Award%20-%202016_new.pdf |title=Kerala Sahithya Akademi Awards-2014|language=Malayalam |trans-title= |website=Kerala Sahithya Akademi |date=29 February 2016 |accessdate=29 February 2016}}</ref><ref>{{cite news |url=http://digitalpaper.mathrubhumi.com/736004/Thrissur/1-march-2016 |title=കേരള സാഹിത്യ അക്കാദമി അവാർഡുകൾ-2014 |language=Malayalam |trans-title= |website=Mathrubhumi |date=01 March 2016 |archiveurl=https://web.archive.org/web/20160304053838/http://digitalpaper.mathrubhumi.com/736004/Thrissur/1-march-2016 |archivedate=2016-03-04 |access-date=2016-03-05 |url-status=dead }}</ref> * 2016 - മഴവിൽ സാഹിത്യ പുരസ്ക്കാരം - ചാവുസാക്ഷ്യം <ref>{{Cite news |url=http://www.deshabhimani.com/images/epapper/slice-img/thrissur_local_pages_01-12-2016_12-54083-slice5.jpg |title=മഴവിൽ സാഹിത്യ പുരസ്ക്കാരം വി എം ദേവദാസിന് - ദേശാഭിമാനി ദിനപത്രം, 01-December-2016 |access-date=2016-12-07 |archive-date=2016-12-20 |archive-url=https://web.archive.org/web/20161220082534/http://www.deshabhimani.com/images/epapper/slice-img/thrissur_local_pages_01-12-2016_12-54083-slice5.jpg |url-status=dead }}</ref> * 2017 - [[അങ്കണം അവാർഡ്|അങ്കണം]] സാഹിത്യ പുരസ്കാരം - ശലഭജീവിതം <ref>{{cite news |url=http://digitalpaper.mathrubhumi.com/1071572/Thrissur/15-Jan-2017#page/12 |title=അങ്കണം സാഹിത്യ പുരസ്ക്കാരം വിഎം ദേവദാസിനും ആര്യാ ഗോപിയ്ക്കും |language=Malayalam |trans-title= |website=Mathrubhumi |date=15 January 2017 |archiveurl=https://archive.today/20170116071711/http://digitalpaper.mathrubhumi.com/c/16136325#page/12 |archivedate=2017-01-16 |access-date=2017-01-16 |url-status=dead }}</ref><ref>{{Cite news |url=http://www.thehindu.com/news/cities/kozhikode/antony-calls-for-new-social-reform-movements/article17416243.ece |title= എ.കെ ആന്റണി അങ്കണം പുരസ്ക്കാരം നൽകുന്നു |trans-title= A.K. Antony presenting Anganam literary awards |website=The Hindu|date=06 March 2017 }}</ref> * 2017 - [[മനോരാജ് പുരസ്‌കാരം|മനോരാജ്]] കഥാസമാഹാര പുരസ്‌ക്കാരം - അവനവൻ തുരുത്ത് <ref>{{cite news |url=http://mangalamepaper.com/index.php?edition=34&dated=2017-09-20&page=14 |title=വി.എം. ദേവദാസിന്‌ മനോരാജ്‌ കഥാപുരസ്‌കാരം |language=Malayalam |trans-title= |website=Mangalam |date=20 September 2017 |archiveurl=https://archive.today/20170920072644/http://mangalamepaper.com/upload/news/2017-09-20/1505843050cp.jpg |archivedate=2017-09-20 |access-date=2017-09-20 |url-status=live }}</ref> * 2017 - [[സി.വി. ശ്രീരാമൻ|സി.വി ശ്രീരാമൻ]] സ്‌മൃതി പുരസ്‌കാരം - അവനവൻ തുരുത്ത് <ref>{{cite news |url=http://digitalpaper.mathrubhumi.com/1373143/Thrissur/27-September-2017#page/12 |title=സി.വി. ശ്രീരാമൻ സ്​മൃതി പുരസ്​കാരം വി.എം. ദേവദാസിന്. |language=Malayalam |trans-title= |website=Mathrubhumi |date=27 September 2017 |archiveurl=https://archive.today/20170927083611/http://digitalpaper.mathrubhumi.com/1373143/Thrissur/27-September-2017%23page/12#page/12 |archivedate=2017-09-27 |access-date=2017-09-27 |url-status=dead }}</ref> * 2017 - യെസ് പ്രസ് ബുക്‌സ് നോവൽ പുരസ്‌കാരം - ചെപ്പും പന്തും <ref>{{cite news |url=http://www.deshabhimani.com/news/kerala/news-kerala-19-11-2017/686795 |title=യെസ് പ്രസ് ബുക്സ് നോവൽ അവാർഡ് വി എം ദേവദാസിന്. |language=Malayalam |trans-title= |website=Deshabhimani |date=19 November 2017 |archiveurl=https://archive.today/20171120081949/http://www.deshabhimani.com/news/kerala/news-kerala-19-11-2017/686795 |archivedate=2017-11-20 |access-date=2017-11-20 |url-status=live }}</ref><ref>{{cite news |url=http://mangalamepaper.com/index.php?edition=34&dated=2017-11-20&page=45 |title=വി.എം ദേവദാസിന് പുരസ്‌കാരം. |language=Malayalam |trans-title= |website=Mangalam |date=20 November 2017 |archiveurl=https://archive.today/20171120082532/http://mangalamepaper.com/upload/news/2017-11-20/1511114683cp.jpg |archivedate=2017-11-20 |access-date=2017-11-20 |url-status=live }}</ref> * 2018 - ഫൈവ് ‌കോണ്ടിനെന്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡ്രാമ ഷോർട്ട് ‌ഫിലിം അവാർഡ് - നാടകാന്തം <ref>{{Cite web|url=https://www.ficocc.com/winners10|title=FICOCC|access-date=2 January 2018|last=|first=|date=2 January 2018|website=Short Film Awards|publisher=}}</ref> * 2018 - [[കെ.പി.എ.സി.]] ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരക്കഥയ്‌ക്കുള്ള [[മുതുകുളം രാഘവൻപിള്ള]] സ്മാരക പുരസ്കാരം - നാടകാന്തം * 2018 - [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യ പ്രവർത്തക സഹകരണ സംഘ]]<nowiki/>ത്തിന്റെ [[കാരൂർ നീലകണ്ഠപ്പിള്ള]] സ്മ<nowiki/>ാരക ചെറുകഥാ പുരസ്കാരം - പന്തിരുകുലം <ref>{{cite news |url=http://www.manoramaonline.com/news/announcements/2018/03/02/Short-story-award-for-VM-Devadas.html |title=കഥാ പുരസ്കാരം ദേവദാസിന് |language=Malayalam |trans-title= |website=Manorama |date=03 March 2018 |archiveurl=https://archive.today/20180302202847/http://www.manoramaonline.com/news/announcements/2018/03/02/Short-story-award-for-VM-Devadas.html |archivedate=2018-03-02 |access-date=2018-03-02 |url-status=live }}</ref> * 2018 - കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ [[സ്വാമി വിവേകാനന്ദൻ|സ്വാമി വിവേകാനന്ദൻ]] യുവപ്രതിഭാ പുരസ്‌കാരം - അവനവൻ തുരുത്ത് <ref>{{cite news |url=http://www.manoramaonline.com/news/announcements/2018/03/15/yuva-prathibha-puraskaram.html |title=15 പേർക്ക് യുവ പ്രതിഭാ പുരസ്കാരം |language=Malayalam |trans-title= |website=Manorama |date=15 March 2018 |archiveurl=https://archive.today/20180315072725/http://www.manoramaonline.com/news/announcements/2018/03/15/yuva-prathibha-puraskaram.html |archivedate=2018-03-15 |access-date=2018-03-15 |url-status=live }}</ref> *2018 - കെ.വി. സുധാകരൻ കഥാപുരസ്‌കാരം - അവനവൻ തുരുത്ത് <ref>{{cite news |url=http://www.dcbooks.com/k-v-sudhakaran-memorial-award-for-v-m-devadas.html |title=പ്രഥമ കെ.വി സുധാകരൻ കഥാപുരസ്‌കാരം വി.എം ദേവദാസിന് |language=Malayalam |trans-title= |website=DC Books News |date=27 September 2018 |archiveurl=https://archive.today/20180928155140/http://www.dcbooks.com/k-v-sudhakaran-memorial-award-for-v-m-devadas.html |archivedate=2018-09-28 |access-date=2018-09-28 |url-status=live }}</ref> *2019 - [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീർ]] മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരം - ചെപ്പും പന്തും <ref>{{cite news |url=http://www.dcbooks.com/k-v-sudhakaran-memorial-award-for-v-m-devadas.html |title=വൈക്കം മുഹമ്മദ് ബഷീർ മലയാള പഠനകേന്ദ്രം സാഹിത്യ പുരസ്‌കാരങ്ങൾ സമ്മാനിച്ചു |language=Malayalam |trans-title= |website=DC Books News |date=8 July 2019 |archiveurl=https://archive.today/20190708085357/http://www.dcbooks.com/basheer-malayala-padanakendram-awards.html |archivedate=2019-07-08 |access-date=2018-09-28 |url-status=live }}</ref> <ref>{{cite news |url=https://www.mathrubhumi.com/ernakulam/news/kochi-1.3924627 |title=ബഷീർ അനുസ്മരണവും പുരസ്‌കാരദാനവും നാളെ. |language=Malayalam |trans-title= |website=Mathrubhumi |date=4 July 2019 |access-date=2019-07-08 |archive-date=2019-07-08 |archive-url=https://web.archive.org/web/20190708090257/https://www.mathrubhumi.com/ernakulam/news/kochi-1.3924627 |url-status=dead }}</ref> *2019 - [[ശ്രീമാൻ നമ്പൂതിരി ഡി|ഡി ശ്രീമാൻ നമ്പൂതിരി]] സാഹിത്യ പുരസ്കാരം - ചെപ്പും പന്തും <ref>{{cite news |url=https://www.mathrubhumi.com/ernakulam/news/moovattupuzha-1.4375991 |title=ഡി. ശ്രീമാൻ പുരസ്‌കാരം വി.എം. ദേവദാസിന് |language=Malayalam |trans-title= |website=Mathrubhumi News |date=20 December 2019 |archiveurl=https://archive.today/20191223131957/https://www.mathrubhumi.com/ernakulam/news/moovattupuzha-1.4375991 |archivedate=2019-12-23 |access-date=2019-12-23 |url-status=live }}</ref> <ref>{{cite news |url=https://epaper.deshabhimani.com/c/47200016 |title=അജു ഫൗണ്ടേഷൻ പുരസ്കാരങ്ങൾ സമ്മാനിച്ചു |language=Malayalam |trans-title= |website=Deshabhimani |date=24 December 2019 |archiveurl=https://archive.today/20191226092955/https://epaper.deshabhimani.com/c/47200016 |archivedate=2019-12-26 |access-date=2019-12-26 |url-status=live }}</ref> *2021 – കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം - കീഴ്‌ക്കാംതൂക്ക്<ref>{{cite news |url=https://www.madhyamam.com/culture/literature/ka-kodungallur-madhyamam-literary-award-894093 |title=K.A. കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്കാരം വി.എം. ദേവദാസിന് |language=ml |website=Madhyamam Daily |date=17 December 2021 |archive-url=https://archive.today/20211222063646/https://www.madhyamam.com/kerala/mills-responsibility-for-rice-quality-food-minister-withdraws-order-following-madhyamam-news-894864?infinitescroll=1 |archive-date=2021-12-22 |access-date=2022-02-16 |url-status=live }}</ref> *2022 – തോപ്പിൽ രവി സ്‌മാരക സാഹിത്യ പുരസ്‌കാരം - ഏറ്<ref>{{cite news |url=https://www.dcbooks.com/devadas-vm-received-thoppil-ravi-award.html |title=തോപ്പിൽ രവി സാഹിത്യ പുരസ്‌കാരം ദേവദാസ് വി എമ്മിന് സമ്മാനിച്ചു |language=ml |website=DC Books |date=9 February 2022 |archive-url=https://archive.today/20220216152908/https://www.dcbooks.com/devadas-vm-received-thoppil-ravi-award.html |archive-date=2022-02-16 |access-date=2022-02-16 |url-status=live }}</ref> * 2022 - ചെറുകഥക്കുള്ള [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] - [[വഴി കണ്ടുപിടിക്കുന്നവർ]] <ref name="മാതൃഭൂമി">{{cite news |title=രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു |url=https://www.mathrubhumi.com/literature/news/kerala-sahitya-akademi-award-2021-1.7732675 |accessdate=27 ജൂലൈ 2022 |archiveurl=https://web.archive.org/web/20220728191303/https://www.mathrubhumi.com/literature/news/kerala-sahitya-akademi-award-2021-1.7732675 |archivedate=2022-07-28 |url-status=bot: unknown }}</ref> * 2023 - [[ഒ.വി. വിജയൻ]] സ്മാരകപുരസ്‌കാരം - കാടിനു നടുക്കൊരു മരം <ref>{{cite news |url=https://newspaper.mathrubhumi.com/palakkad/news/palakkad-1.8276360 |title=പി.എഫ്. മാത്യൂസിനും ദേവദാസിനും നിഥിനും ഒ.വി.വിജയൻ സ്മാരകപുരസ്‌കാരം |website=mathrubhumi.com |date=3 February 2023 |archive-url=https://archive.today/20230209100027/https://newspaper.mathrubhumi.com/palakkad/news/palakkad-1.8276360| archive-date=9 February 2023}}</ref> == പുറത്തേയ്ക്കുള്ള കണ്ണികൾ == * {{Cite news |url=https://www.imdb.com/name/nm6366394 |title=IMDB Name - IMDBയിലെ വിവരങ്ങൾ |trans-title=Devadas'IMDB Profile|language=ml }} * {{Cite news |url=http://devadasvm.blogspot.com |title=മേശപ്പുറം - ദേവദാസിന്റെ ബ്ലോഗ് |trans-title=Devadas's Blog |language=ml }} * {{Cite news |url=https://www.facebook.com/devadasvm |title=Devadas V.M - ഫേസ്‌ബുക്ക് ‌പേജ് |trans-title=Devadas's Facebook Page|language=ml }} ==അവലംബം== <references/> [[വർഗ്ഗം:മലയാള കഥാകൃത്തുക്കൾ]] [[വർഗ്ഗം:മലയാളം നോവലെഴുത്തുകാർ]] [[വർഗ്ഗം:മലയാളം എഴുത്തുകാർ]] [[വർഗ്ഗം:കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചവർ]] [[വർഗ്ഗം:1981-ൽ ജനിച്ചവർ]] [[വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]] tb9fdbk5iq9dijumapw1o960h4sx0zz ബിഗ്‌ഫൂട്ട് 0 338690 4634150 3780152 2026-06-29T00:51:37Z Malikaveedu 16584 4634150 wikitext text/x-wiki {{Infobox mythical creature |name = ബിഗ്‌ഫൂട്ട് |image = ബിഗ്‌ഫൂട്ട്.jpg |caption = 1967-ൽ പാറ്റേഴ്സനും ഗിമ്ളിനും ചിത്രീകരിച്ച വിഖ്യാതമായ ഫിലിമിലെ 352-മത്തെ ഫ്രെയിം<ref>{{cite book|author=Long, Greg|title=The Making of Bigfoot: The Inside Story|url=https://archive.org/details/makingofbigfooti0000long|publisher=Prometheus Books|year=2004|isbn=1-59102-139-1}}</ref> |AKA= സസ്ക്വാച്ച് |Similar_creatures=[[യതി]] |Country = [[അമേരിക്ക]], [[കാനഡ]] |Region = പസഫിക് വടക്ക്-പടിഞ്ഞാറ് |Habitat = [[മല]]കൾ, [[വനം|വനങ്ങൾ]] |First_Reported = |Last_Reported = |Status = }} '''ബിഗ്‌ഫൂട്ട് '''(''വലിയ പാദം''), അഥവാ '''സസ്ക്വാച്ച്''',<ref>{{ഫലകം:Dictionary.com|Sasquatch|accessdate=February 15, 2012}}</ref> എന്നത് [[ആന്ത്രപ്പോയ്ഡ്|ആൾക്കുരങ്ങിനോടും]] മനുഷ്യനോടും സാദൃശ്യമുണ്ടെന്നു പറയപ്പെടുന്ന ഒരു കാല്പ്പനികജീവിയാണ്.<ref name="Soucy">{{ഫലകം:Cite book|url=https://books.google.com/books?id=R66CBgAAQBAJ&dq=bigfoot+simian&source=gbs_navlinks_s|title=Could Bigfoot be Human?|last=Soucy|first=D.L.|publisher=D.L. Soucy Productions|year=2014|page=33|authorlink=D.L. Soucy}}</ref> പസഫിക് വടക്ക്-പടിഞ്ഞാറായി വ്യാപിച്ചു കിടക്കുന്ന വനമേഖലയാണ് ഇവയുടെ ആവാസകേന്ദ്രമായി കരുതപ്പെടുന്നത്. [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] [[നാട്ടറിവ്]] പ്രകാരം ബിഗ്‌ഫൂട്ട് അസാമാന്യവലിപ്പമുള്ള ഒരു ഇരുകാലിജീവിയാണ്.     ബിഗ്‌ഫൂട്ടിന്റെ നിലനില്പ്പിനെപറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. കൃത്യമായ തെളിവുകളുടെ അഭാവം ഇവയെ ജീവി എന്നതിലുപരി കെട്ടുകഥകളുടെയും തെറ്റിദ്ധാരണകളുടെയും ഒരു സംശ്രിതമായിട്ടാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.<ref>[[:en:Bigfoot#Dae04|Daegling 2004]], pp. 62–63.</ref> ഇവയെ കണ്ടെന്നുള്ള പുതിയ കിംവദന്തികൾ യാദൃച്ഛികമായി ഇപ്പോഴും പലഭാഗങ്ങളിൽ നിന്നും വരാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇവ കറുത്ത കരടിയെപ്പോലുള്ള മറ്റു ജീവികൾ ആയിരിക്കും. സ്വതന്ത്രമായി ഇവയെക്കുറിച്ച് പഠിക്കുകയും  അന്വേഷിക്കുകയും ചെയ്യുന്നവരും സജീവമാണ്.<ref name="SI_Radford">{{ഫലകം:Cite web|url=http://www.csicop.org/si/show/bigfoot_at_50_evaluating_a_half-century_of_bigfoot_evidence|title=Bigfoot at 50 Evaluating a Half-Century of Bigfoot Evidence|last=Radford|first=Benjamin|date=March–April 2002|publisher=[[Skeptical Inquirer]]|accessdate=August 17, 2008}}</ref>   ==വിശദീകരണം== ബിഗ്‌ഫൂട്ടിന് 2-3 മീറ്റർ വരെ ഉയരവും ദൃഢകായമായ ശരീരവും കറുപ്പും തവിട്ടും നിറമുള്ള രോമങ്ങളും ഉണ്ടെന്നു പറയുന്നു.<ref name="skepdic">{{ഫലകം:Cite web|url=http://www.skepdic.com/bigfoot.html|title=Bigfoot [a.k.a. Abominable Snowman of the Himalayas, Mapinguari (the Amazon), Sasquatch, Yowie (Australia) and Yeti (Asia)]|publisher=The Skeptic's Dictionary|accessdate=August 17, 2008|archiveurl=https://web.archive.org/web/20080914040152/http://skepdic.com/bigfoot.html|archivedate=September 14, 2008|url-status=live}}</ref><ref name="Britannica">{{ഫലകം:Cite encyclopedia|year=2008|title=Sasquatch|encyclopedia=Encyclopædia Britannica|url=http://global.britannica.com/EBchecked/topic/524755/Sasquatch}}</ref> ==ചരിത്രം== പസഫിക് പ്രദേശങ്ങളിലെ പരമ്പരാഗത ആളുകളുടെയിടയിൽ ''കാട്ടുമനുഷ്യരുടെ'' [[ഐതിഹ്യം|ഐതിഹ്യങ്ങൾ]] പ്രചരിച്ചിരുന്നു. ബിഗ്‌ഫൂട്ടിന് വലിയ പ്രചാരണം ലഭിക്കാൻ ഇത് കാരണമായി. [[നരവംശശാസ്ത്രം|നരവംശശാസ്‌ത്രജ്ഞനായ]] ഡേവിഡ്‌ ദീഗ്ലിംഗിന്റെ പഠനങ്ങൾ പ്രകാരം, "''ജീവിക്ക് പേരുണ്ടാവുന്നതിനു മുമ്പുതന്നെ [[ഐതിഹ്യം|ഐതിഹ്യങ്ങൾ]] നിലനിന്നിരുന്നു.''<ref name="Dae04_p28">[[:en:Bigfoot#Dae04|Daegling 2004]], p. 28</ref>'' പ്രദേശങ്ങൾക്കും കുടുംബങ്ങൾക്കും അനുസരിച്ച് ഇവയിൽ മാറ്റങ്ങളും ഉണ്ടായിരുന്നു. [[അന്റാർട്ടിക്ക]] ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാട്ടുമനുഷ്യർക്ക് സദൃശമായ ഐതിഹ്യങ്ങളുണ്ട്"''.<ref name="Dae04_p28" /> ==കണ്ടെത്തലുകൾ== [[പ്രമാണം:Bigfoot Sightings in United States and Canada.png|ലഘുചിത്രം|വടക്കേ അമേരിക്കയിൽ ബിഗ്‌ ഫൂട്ടിനെ കണ്ടെന്നു പറയപ്പെടുന്ന സ്ഥലങ്ങൾ]] ബിഗ്‌ഫൂട്ടിനെ കണ്ടെന്നു പറയുന്ന മൂന്നിലൊന്ന് സ്ഥലങ്ങളും  പസഫിക് വടക്ക്-പടിഞ്ഞാറാണ്. ഇത് കൂടാതെ [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] മറ്റുചില ഭാഗങ്ങളിലും ഇവയെ കണ്ടതായി പറയുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും തെറ്റിദ്ധാരണകളാണെന്നു ബിഗ്‌ഫൂട്ട് ഉണ്ടെന്നു വിശ്വസിക്കുന്ന ഗവേഷകർ പോലും സമ്മതിക്കുന്നു. അമേരിക്കൻ സംസ്കാരത്തിൽ ഒരു അത്ഭുതപ്രതിഭാസമായി ബിഗ്‌ഫൂട്ട് നിലനില്ക്കുന്നു. അതോടൊപ്പം [[കപടശാസ്ത്രം|കപടശാസ്ത്രത്തിലെ]]  ജനപ്രീതിയാർജ്ജിച്ച ഏറ്റവും വലിയ ഉദാഹരണവുമാണിത്.<ref name="McLeod 2009 4">{{ഫലകം:Cite book|url=http://books.google.com/books?id=_6FmjJYd13wC&pg=PA4|title=Anatomy of a Beast: Obsession and Myth on the Trail of Bigfoot|last=McLeod|first=Michael|publisher=[[University of California Press]]|year=2009|isbn=978-0-520-25571-5|location=Berkeley|page=4}}</ref> ==അവലംബങ്ങൾ== {{reflist|30em}} ==ഗ്രന്ഥസൂചിക== * {{ഫലകം:cite book|url=http://books.google.com/books?id=RI4SlHwH7h0C|title=Bigfoot: The Life and Times of a Legend|last=Buhs|first=Joshua Blu|date=August 1, 2009|publisher=University of Chicago Press|isbn=978-0-226-50215-1|page=227}}<cite class="citation book" contenteditable="false">[[ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ|ISBN]]&nbsp;978-0-226-50215-1.</cite><span class="Z3988" title="ctx_ver=Z39.88-2004&rfr_id=info%3Asid%2Fen.wikipedia.org%3ABigfoot&rft.aufirst=Joshua+Blu&rft.aulast=Buhs&rft.btitle=Bigfoot%3A+The+Life+and+Times+of+a+Legend&rft.date=2009-08-01&rft.genre=book&rft_id=http%3A%2F%2Fbooks.google.com%2Fbooks%3Fid%3DRI4SlHwH7h0C&rft.isbn=978-0-226-50215-1&rft.pages=227&rft.pub=University+of+Chicago+Press&rft_val_fmt=info%3Aofi%2Ffmt%3Akev%3Amtx%3Abook" contenteditable="false">&nbsp;</span> * {{ഫലകം:cite book|title=Bigfoot Exposed: An Anthropologist Examines America's Enduring Legend|last=Daegling|first=David J.|publisher=Altamira Press|year=2004|isbn=0-7591-0539-1|pages=62–63|ref=Dae04}}<cite class="citation book" id="Dae04" contenteditable="false">[[ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ|ISBN]]&nbsp;0-7591-0539-1.</cite><span class="Z3988" title="ctx_ver=Z39.88-2004&rfr_id=info%3Asid%2Fen.wikipedia.org%3ABigfoot&rft.aufirst=David+J.&rft.aulast=Daegling&rft.btitle=Bigfoot+Exposed%3A+An+Anthropologist+Examines+America%27s+Enduring+Legend&rft.date=2004&rft.genre=book&rft.isbn=0-7591-0539-1&rft.pages=62-63&rft.pub=Altamira+Press&rft_val_fmt=info%3Aofi%2Ffmt%3Akev%3Amtx%3Abook" contenteditable="false">&nbsp;</span> * {{ഫലകം:cite book|title=Bigfoot: The Sasquatch and Yeti in Myth and Reality|last=Napier|first=John Russell|publisher=E.P. Dutton|year=1973|isbn=0-525-06658-6|ref=Nap73}}<cite class="citation book" id="Nap73" contenteditable="false">[[ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ|ISBN]]&nbsp;0-525-06658-6.</cite><span class="Z3988" title="ctx_ver=Z39.88-2004&rfr_id=info%3Asid%2Fen.wikipedia.org%3ABigfoot&rft.aufirst=John+Russell&rft.aulast=Napier&rft.btitle=Bigfoot%3A+The+Sasquatch+and+Yeti+in+Myth+and+Reality&rft.date=1973&rft.genre=book&rft.isbn=0-525-06658-6&rft.pub=E.P.+Dutton&rft_val_fmt=info%3Aofi%2Ffmt%3Akev%3Amtx%3Abook" contenteditable="false">&nbsp;</span> * Wágner, Karel (2013). ''Bigfoot alias Sasquatch''. Jonathan Livingston. [[:en:Special:BookSources/9788087835234|ISBN 978-80-87835-23-4]]. ==അധിക വായനയ്ക്ക്== * {{ഫലകം:Cite book|title=[[The Klamath Knot]]|last=Wallace|first=David Rains|publisher=University of California Press|year=1983|isbn=978-0520236592}} ==പുറത്തേക്കുള്ള കണ്ണികൾ== * [http://www.bfro.net/ ബിഗ്‌ഫൂട്ട് ഫീൽഡ് റിസേച്ചേഴ്സ് ഓർഗനൈസേഷൻ] * [http://www.csicop.org/si/show/bigfoot_at_50_evaluating_a_half-century_of_bigfoot_evidence Bigfoot at 50 Evaluating a Half-Century of Bigfoot Evidence] [[വർഗ്ഗം:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ]] i38u3ycxav7h5x4zwfso5s88mad7tze ഓഫിയോഗ്ലോസം 0 431148 4634109 3952778 2026-06-28T14:30:26Z Malikaveedu 16584 4634109 wikitext text/x-wiki {{Automatic taxobox|taxon=Ophioglossum|authority=[[Carl Linnaeus|L.]]|image=Ophioglossum closeup.jpg|image_caption=''[[Ophioglossum vulgatum]]''|subdivision_ranks=Species|subdivision=Some 25-30, including:<br></span> ''[[Ophioglossum austroasiaticum]]''<br/> ''[[Ophioglossum azoricum]]''<br/> ''[[Ophioglossum californicum]]''<br/> ''[[Ophioglossum costatum]]''<br/> ''[[Ophioglossum crotalophoroides]]''<br/> ''[[Ophioglossum engelmannii]]''<br/> ''[[Ophioglossum lusitanicum]]''<br/> ''[[Ophioglossum nudicaule]]''<br/> ''[[Ophioglossum pedunculosum]]''<br/> ''[[Ophioglossum petiolatum]]''<br/> ''[[Ophioglossum polyphyllum]]''<br/> ''[[Ophioglossum pusillum]]''<br/> ''[[Ophioglossum pycnosticum]]''<br/> ''[[Ophioglossum reticulatum]]''<br/> ''[[Ophioglossum tenerum]]''<br/> ''[[Ophioglossum thermale]]''<br/> ''[[Ophioglossum vulgatum]]''}} ഒഫിയോഗ്ലോസേസീ സസ്യകുടുംബത്തിൽപ്പെട്ട 25-30 സ്പീഷീസ് [[പന്നൽച്ചെടി]]കൾ ഉൾപ്പെടുന്ന ഒരു ജനുസാണ് '''ഓഫിയോഗ്ലോസം (adder's-tongue ferns)'''. പാമ്പിന്റെ നാക്ക് എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഓഫിയോഗ്ലോസം എന്ന പേരുവന്നത്.<ref name="efloras">[http://www.efloras.org/florataxon.aspx?flora_id=1&taxon_id=122987 eFloras: ''Ophioglossum''] . accessed 2.14.2014.</ref> ഉഷ്ണമേഖലാപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ഈ ജനുസിന്റെ വിതരണം. ജീവലോകത്ത് ഏറ്റവുമധികം [[ക്രോമസോം|ക്രോമോസോമുകൾ]] കാണപ്പെടുന്നത് ഇതിലാണ്. ക്രോമോസോം സംഖ്യ 2n = 1260 അല്ലെങ്കിൽ അടുത്ത കാലത്തെ കണ്ടെത്തൽ അനുസരിച്ച് ആണെങ്കിൽ 2n = 1520.<ref>{{Cite web|url=https://www.sciencedirect.com/topics/agricultural-and-biological-sciences/ophioglossum#:~:text=Ophioglossum%20reticulatum%20has%20the%20highest,equivalent%20to%202n%20=%201,520!).|title=Ophioglossum - an overview {{!}} ScienceDirect Topics|access-date=2023-08-06}}</ref> == വിവരണം == വിത്തുകൾ ചെറിയ സ്പോറുകൾ ആയാണ് ഉണ്ടാവുന്നത്. സ്പോറുകൾ ഉണ്ടാകുന്ന തണ്ടിന് പാമ്പിന്റെ നാവിനോട് സാദൃശ്യമുണ്ട്. സ്പോറുകൾ മുളച്ച് പ്രൊതാലസ് എന്ന് വിളിക്കുന്ന ചെറിയ കിഴങ്ങ് പോലെയുള്ള ഹരിതകമില്ലാത്ത ഉരുണ്ട ഭാഗങ്ങൾ ഉണ്ടാവുന്നു. ഇത് മണ്ണിൽ ആഴത്തിൽ കിടന്ന് കുമിളുകളുമായി സഹജീവനം തുടങ്ങുന്നു. ഇങ്ങനെ കിടക്കുമ്പോൾ ഇവ കുമിളുകളുടെ സഹായത്തോടെ വളരുകയും പ്രതികൂല കാലാവസ്ഥകൾ തരണം ചെയ്യുകയും ചെയ്യും. ചിലപ്പോൾ ഈ ചെടി ഒരുവർഷമോ ഏതാനു വർഷങ്ങൾ തന്നെയോ മണ്ണിലെ പൂപ്പലുകളെ പോഷകങ്ങൾക്കായി ആശ്രയിച്ചു കൊണ്ട് മണ്ണിനടിയിൽ ജീവിക്കും. ഈ അവസ്ഥയിൽ ഇലകൾ കാണുകയില്ല. ഉരുണ്ട കാണ്ഡം നടുക്കുള്ള മാംസളമായ ഭാഗത്തുനിന്ന് ചുറ്റിലും പരക്കുന്ന വേരുകൾ പരത്തിയാണ് വളരുന്നത്. == വർഗീകരണം == ''മറ്റു സ്പീഷീസുകളെ അപേക്ഷിച്ച് ക്രോമസോം സംഖ്യ കൂടുതലുള്ള ജീനസാണിത്. 120 മുതൽ 720 വരെ ക്രോമസോമുകൾ കാണാം. പോളിപ്പോയിഡി(''polyploidy-ക്രോമസോമുകളുടെ നിരവധി പകർപ്പുകൾ നിലവിലുണ്ടാകുന്ന അവസ്ഥ) ആണ് ഇതിനുപിന്നിൽ എന്ന് കരുതുന്നു.<ref>{{Cite journal|url=https://compcytogen.pensoft.net/articles.php?id=5760|title=The blue butterfly Polyommatus (Plebicula) atlanticus (Lepidoptera, Lycaenidae) holds the record of the highest number of chromosomes in the non-polyploid eukaryotic organisms|last=Lukhtanov|first=Vladimir|date=2015-07-10|journal=Comparative Cytogenetics|issue=4|doi=10.3897/compcytogen.v9i4.5760|volume=9|pages=683–690|language=en}}</ref> ==സവിശേഷതകൾ== അടുത്ത കാലത്തെ ചില പഠനങ്ങൾ പ്രകാരം ചില സ്പീഷീസുകളുടെ ഇലയിൽ ബ്ലൂ ഗ്രീൻ ആൽഗകൾ കാണുന്നു <ref>{{Cite web|url=https://www.oatext.com/cyanobacteria-blue-green-algae-revisited-in-leaves-of-ophioglossum-l.php|title=Cyanobacteria (Blue Green Algae) revisited in leaves of Ophioglossum L.|access-date=2023-08-06|language=en}}</ref> . ഇവയുടെ ധർമം വ്യക്തമല്ല. == തെരഞ്ഞെടുത്ത സ്പീഷീസുകൾ == * ''Ophioglossum austroasiaticum'' * ''Ophioglossum azoricum'' * ''Ophioglossum californicum'' * ''Ophioglossum costatum'' * ''Ophioglossum crotalophoroides'' * ''Ophioglossum engelmannii'' * ''Ophioglossum lusitanicum'' * ''Ophioglossum malviae'' * ''Ophioglossum nudicaule'' * ''Ophioglossum pedunculosum'' * ''Ophioglossum petiolatum'' * ''Ophioglossum polyphyllum'' * ''Ophioglossum pusillum'' * ''Ophioglossum pycnosticum'' * ''Ophioglossum reticulatum'' * ''Ophioglossum tenerum'' * ''Ophioglossum thermale'' * ''Ophioglossum vulgatum'' == അവലംബങ്ങൾ == {{Reflist}} 0cbaoue5mohxc845w4d9awcd2pthepc നടി ആക്രമിക്കപ്പെട്ട കേസ് 0 445705 4634075 4618055 2026-06-28T11:59:29Z ~2026-37126-07 219761 4634075 wikitext text/x-wiki 2017 ഫെബ്രുവരി പതിനേഴിന് [[തൃശ്ശൂർ|തൃശൂർ]] നഗരത്തിൽ നിന്ന് [[എറണാകുളം|എറണാകുളത്തേക്കുള്ള]] യാത്രാമദ്ധ്യേ [[ദക്ഷിണേന്ത്യ|തെന്നിന്ത്യൻ]] സിനിമയിലെ ഒരു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ [[മൊബൈൽ ഫോൺ|മൊബൈൽ]] ഫോണിൽ പകർത്തപ്പെടുകയും ചെയ്ത സംഭവവും തുടർന്നുള്ള നിയമവ്യവഹാരങ്ങളും അനുബന്ധസംഭവങ്ങളുമാണ് '''നടി ആക്രമിക്കപ്പെട്ട കേസ്''' എന്ന് അറിയപ്പെടുന്നത്.<ref>{{Cite web|url=https://www.ndtv.com/kerala-news/abducted-assaulted-kerala-actress-warns-an-actor-of-legal-action-1717858|title=Kerala Actress Who Was Abducted, Molested Speaks For First Time On Case|access-date=|last=|first=|date=|website=|publisher=}}</ref> നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മലയാള സിനിമയിലെ നടൻ [[ദിലീപ്]] ആദ്യം മുതൽക്കുതന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ഒടുവിൽ [[പോലീസ്]] അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.<ref>{{Cite web|url=https://www.firstpost.com/entertainment/dileep-offered-rs-3-crore-to-pulsar-suni-for-abducting-malayalam-actress-claims-prosecution-4086919.html|title=Dileep offered Rs 3 crore to Pulsar Suni for abducting Malayalam actress, claims prosecution|access-date=|last=|first=|date=|website=|publisher=}}</ref> == കേസിന്റെ പശ്ചാത്തലം == [[തൃശ്ശൂർ|തൃശൂരിൽനിന്നു]] [[എറണാകുളം|എറണാകുളത്തേയ്ക്കുള്ള]] യാത്രാമദ്ധ്യേ ആണ് നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് മാർട്ടിൻ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/malayalam-actress-driver-martin-has-been-arrested-hunt-on-for-former-driver-who-hatched-the-harassment-plan-say-kochi-police/articleshow/57222149.cms|title=Malayalam actress' driver Martin has been arrested; hunt on for former driver who hatched the harassment plan, say Kochi Police|access-date=|last=|first=|date=|website=|publisher=}}</ref> 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം കാറിൽ കയറി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങി.ഇതിനിടയിൽ നടിയുടെ വസ്ത്രം മുഴുവൻ ബലംപ്രയോഗിച്ച് അഴിച്ച്മാറ്റി നടിയെ പരിപൂർണനഗ്നയാക്കി അവരെ പരിഹസിക്കുകയും അശ്ലീലപ്രയോഗങ്ങൾ നടത്തുകയും ചെയ്ത് നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ആക്രമണം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ [[ലാൽ|ലാലിന്റെ]] ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടിയായ [[പി.ടി. തോമസ്]] കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി [[പോലീസ്|പൊലീസിൽ]] വിവരമറിയിക്കാൻ സന്നദ്ധയാകുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി [[ആലുവ]] ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. മുമ്പ് നടൻ [[മുകേഷ്]] ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നൽകുവാൻ പീഡനത്തിനിരയായ പെൺകുട്ടി തയ്യാറായി. നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ [[കൊരട്ടി]] സ്വദേശി മാർട്ടിൻ, [[തിരുവല്ല]] സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു, &nbsp;എന്നിവരായിരുന്നു. ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന [[ദിലീപ്]] പ്രതിപ്പട്ടികയിൽ &nbsp;എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഡനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു. ഈ പെൺകുട്ടിയോടു മുൻവിരോധമുണ്ടായിരുന്ന ഇയാൾ അവളോടു പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി. നടന്റെ പേരു ഉയർന്നുവന്നപ്പോൾത്തന്നെ അയാളും ബന്ധപ്പെട്ട വ്യക്തികളും ഇതു വ്യാജമാണെന്നാണു വ്യക്തമാക്കുകയുണ്ടായി. ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി. പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു. ക്രൂരമായ പീഡനം പകർത്തിയ ദൃശ്യങ്ങൾ നടനു ലഭിച്ച വഴി വിശദമായ അന്വേഷണങ്ങളിലൂടെ പോലീസ് മനസ്സിലാക്കിയിരുന്നു. പീഡനത്തിനുശേഷം പ്രതി ആദ്യം [[കോയമ്പത്തൂർ]] നഗരത്തിലേയ്ക്കു കടന്നിരുന്നു. ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ദുരൂഹമായി അപ്രത്യക്ഷമായിരുന്നു. ഇത് [[കൊച്ചി|കൊച്ചിയിലെ]] ഗോശ്രീ പാലത്തിൽനിന്ന് [[കായൽ|കായലിലേയ്ക്ക്]] എറിഞ്ഞു കളഞ്ഞുവെന്നു പ്രതി മൊഴി നൽകിയതനുസരിച്ച് പ്രദേശം പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇതു കണ്ടെടുക്കുവാൻ സാധിച്ചില്ല. പോലീസ് ഉദ്യോഗസ്ഥനായ അനീഷ് (പ്രതി സുനിയുടെ അകമ്പടി പോലീസുകാരൻ, ഇയാളുടെ ഫോണിൽനിന്ന് ഈ നടനെ വിളിച്ചിരുന്നുവെന്നു തെളിയിക്കപ്പെട്ടു) സുനിയുടെ സഹതടവുകാരൻ വിപിൻലാൽ (പ്രതിക്കുവേണ്ടി ജയിലിൽവച്ചു കത്തെഴുതിയ വ്യക്തി) എന്നിവർ കേസിലെ [[മാപ്പു സാക്ഷി|മാപ്പുസാക്ഷികളാണ്]]. നടൻ ഉൾപ്പെടെയുള്ള ആദ്യ എട്ടു പ്രതികളുടെ പേരിൽ കൂട്ട ബലാൽസംഗകുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതിൽ 1 മുതൽ 7 വരെ പ്രതികൾ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികൾ, 12 രഹസ്യമൊഴികൾ എന്നിവ ഉൾ‌പ്പെട്ടിരിക്കുന്നു. ഈ കേസിൽ പ്രതികളായി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിങ്ങനെ രണ്ട് അഭിഭാഷകരുമുണ്ട്. നടന്റെ മുൻഭാര്യയെയും സിനിമാ രംഗത്തെ മറ്റു ചില പ്രമുഖരേയും സാക്ഷിപ്പട്ടികയിലുൾപ്പെടുത്തിയിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ തന്നെ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഒരു ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയവരിൽ ഒരാൾ [[മഞ്ജു വാര്യർ]] ആയിരുന്നു. ഇക്കാര്യത്തിൽ ആദ്യകാലത്ത് കടുത്ത നിലപാടുകാരിയായിരുന്നു അവർ. കേസിന്റെ അന്വേഷണം ദിലീപ് എന്ന നടനിൽ എത്തിയ സാഹചര്യത്തിൽ ഒട്ടേറെ അട്ടിമറി ശ്രമങ്ങളും നടന്നിരുന്നു. മലയാള സിനിമയിൽ നിന്നുള്ള മറ്റ് ചില വ്യക്തികളായിരുന്നു ഇതിനു പിന്നിൽ ചരടുവലികൾ നടത്തിയതെന്നായിരുന്നു വാർത്തകൾ‌. കേസിൽ പൾസറിനുവേണ്ടി വാദിച്ചത് ഒരു സുപ്രസിദ്ധ അഭിഭാഷകനായിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നിഗൂഢ കേന്ദ്രങ്ങളിൽനിന്നുണ്ടായെങ്കിലും [[കേരള പോലീസ്|കേരളാ പോലീസ്]] ഇതിനെയെല്ലാം അതിജീവിക്കുകയും കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ മുഖംമൂടി നീക്കി പുറത്തു കൊണ്ടുവരുകയും നടൻ ഉൾപ്പെടെയുള്ളവരെ ജയിലിലടയക്കുകയും ചെയ്തു. എന്നിരുന്നാലും എട്ടാം പ്രതിയായിരുന്ന നടൻ അറസ്റ്റ് ചെയ്യപ്പെടുകയും<ref>{{Cite web|url=https://www.hindustantimes.com/regional-movies/malayalam-superstar-dileep-arrested-on-conspiracy-charges-in-actress-kidnapping-case/story-IRuZVS0x0xEJsrywYOlgAM.html|title=Actress kidnapping case: Kerala superstar Dileep arrested on conspiracy charges|access-date=|last=|first=|date=|website=|publisher=}}</ref> 90 ദിവസത്തെ ജയിൽവാസത്തിനുശേഷം സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും അയാൾക്കു വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ. == പിൽക്കാല സംഭവവികാസങ്ങൾ == ഈ കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹർജി [[ഹൈക്കോടതി]] പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാടാണ് [[കേരള സർക്കാർ|കേരളാ സർക്കാരും]] കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/actress-attack-government-supports-demand-for-woman-judge-and-spl-court/articleshow/65108317.cms|title=Actress attack: Government supports demand for woman woman judge and Spl. Court|access-date=|last=|first=|date=|website=|publisher=}}</ref>&nbsp;കേസിൽ സിബിഐ അന്വേഷണം വേണമെന്നതായിരുന്ന ദിലീപിന്റെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇത് ഈ കേസിന്റെ വിചാരണയെ വൈകിപ്പിക്കുവാനാണെന്നാണ് സർക്കാർ നിലപാട്. കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നിട്ട് ഏകദേശം ഒന്നര വർഷത്തോളമായിട്ടും വിചാരണ ഇതുവരെ തുടങ്ങുവാൻ സാധിച്ചിട്ടില്ല. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട കേസായതിനാൽ രാജ്യം ഉറ്റുനോക്കിയിരിക്കുന്ന ഒരു കേസാണിത്. കേസിലെ പ്രതികളായ [[വക്കീൽ|അഭിഭാഷകർ]] സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ട് കോടതി ചില നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. അഭിഭാഷകർ എന്ന നിലയിലാണ് ഈ കേസിൽ ബന്ധപ്പെട്ടതെന്നും മറ്റു വാദങ്ങൾ തെറ്റാണെന്നും അഭിഭാഷകരായ പ്രതികൾ സമർത്ഥിച്ചു. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ [[മൊബൈൽ ഫോൺ]] നശിപ്പിച്ചുവെന്നതാണ് അഭിഭാഷകർക്കെതിരായ പ്രധാന കുറ്റം. പൾസർ സുനി ഇവരെയാണ് മൊബൈൽ ഫോൺ ഏൽപ്പിച്ചത് എന്നു പറയപ്പെടുന്നു. ഇരുവരെയും വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുണ്ടെന്ന് വ്യക്തമാക്കിയ ബഹുമാനപ്പെട്ട കോടതി ഹർജി തള്ളുകയാണുണ്ടായത്. മനഃപൂർവം വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന കോടതിയുടെ ഒരു നിരീക്ഷണവുമുണ്ടായി. പ്രതികൾ തുടർച്ചയായി ഹർജികൾ സമർപ്പിക്കുന്നതും കേസ് വൈകിപ്പിക്കുന്നതിന്റെ ഒരു കാരണമാണ്. അതുപോലെ കേസിൽ പ്രതികളുടെ നിസ്സഹകരണവും നിരീക്ഷിക്കപ്പെട്ടു. അതിനിടെ പൾസർ സുനിയും നടനുമുൾപ്പെട്ടവർ കേസിലെ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുണ്ടായി. ഈ വിഷയത്തിൽ പ്രധാന രേഖകൾ കൈമാറുവാൻ കോടതിയുടെ നിർദ്ദേശമുണ്ടാകുകയും ചെയ്തിരുന്നു. ഇനിയും കൂടുതൽ രേഖകൾ വേണമെന്നുള്ള പ്രതികളുടെ ആവശ്യത്തെ കേസ് വൈകിപ്പിക്കകയെന്ന ലക്ഷ്യമായിരിക്കാമെന്നു കോടതി വിലയിരുത്തുന്നു. നടൻ ഉൾപ്പെടെയുള്ള പ്രതികൾ ചില ഉപഹർജികളുമായി കോടതിയിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ കോപ്പി വേണമെന്നാണ് ദിലീപ് ആദ്യം കോടതിയിൽ ആവശ്യമുന്നയിച്ചത്.<ref>{{Cite web|url=https://www.thenewsminute.com/article/why-do-you-need-assault-visuals-kerala-hc-asks-dileep-actor-abduction-case-78505|title=‘Why do you need assault visuals?’: Kerala HC asks Dileep in actor abduction case|access-date=|last=|first=|date=|website=|publisher=}}</ref> സെഷൻസ് കോടതി ഈ ആവശ്യം താമസംവിനാ തള്ളിയപ്പോൾ നടൻ ഇക്കാര്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. അതു മാത്രമല്ല ഈ കേസിൽ ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഒരു സിബിഐ അന്വേഷണമാണു വേണ്ടെതെന്നുമുള്ള പുതിയ വാദവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.<ref>{{Cite web|url=https://www.mid-day.com/articles/malyalam-actress-case-actor-dileep-seeks-cbi-enquiry/18708191|title=Malyalam Actress Case: Actor Dileep Seeks CBI Enquiry|access-date=|last=|first=|date=|website=|publisher=}}{{പ്രവർത്തിക്കാത്ത കണ്ണി|date=മേയ് 2026 |bot=InternetArchiveBot |fix-attempted=yes }}</ref> നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നടി 2019 സെപ്റ്റംബറിൽ പുതിയ ഹർജി നൽകിയിരുന്നു. അതീവ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് പ്രതി ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി കേരള സർക്കാർ നിലപാടെടുക്കുമോയെന്ന ആശങ്കയും ദൃശ്യം കൈമാറുന്നതു തൻ്റെ അന്തസിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് നടി സ്വകാര്യ ഹർജി സമർപ്പിച്ചതെന്നാണ് സൂചിപ്പിക്കപ്പെടുന്നു. സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകൾ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.<ref>{{Cite web|url=http://www.thenewswallet.com/2019/09/03/102077.html|title=ദിലീപിന് വീഡിയോ നൽകരുത്; നടി സുപ്രീം കോടതിയിൽ|access-date=|last=|first=|date=|website=|publisher=|archive-date=2019-12-21|archive-url=https://web.archive.org/web/20191221154634/http://www.thenewswallet.com/2019/09/03/102077.html|url-status=dead}}</ref> കോഴിക്കോടു സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടുകയുണ്ടായി.<ref>{{Cite web|url=https://www.marunadanmalayali.com/news/keralam/dileep-must-not-be-given-memory-card-says-actres-158236|title=സർക്കാർ നിലപാട് ദിലീപിന് അനുകൂലമെന്ന് ആശങ്ക|access-date=|last=|first=|date=|website=|publisher=}}</ref> ഈ കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങളുടെ പകർപ്പു തനിക്കു വേണമെന്നുള്ള ദീലീപിന്റെ ഹർജി തള്ളിയ സി.ബി.ഐ. വിചാരണക്കോടതി പകരം [[മെമ്മറി കാർഡ്|മെമ്മറി കാർഡിലെ]] ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി 2019 ഡിസംബർ 11 ലെ കോടതി നടപടികളിലൂടെ ദിലീപിനു നൽകിയിരുന്നു. കോടതി നടപടികളിൽ ദിലീപ് ഹാജരായിരുന്നില്ല. കേസിനായി ശേഖരിക്കപ്പെട്ട 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള ഡിജിറ്റൽ തെളിവുകളുടെ പകർപ്പുകൾ വേണമെന്ന ദിലീപിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു. കേസുമായ ബന്ധമില്ലാത്ത സ്വകാര്യ ദൃശ്യങ്ങളുടെ മുഴുവൻ പകർപ്പ് ആവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.നിർണായക സാക്ഷികലുടെ മൊബൈലുകളിൽനിന്നു ശേഖരിച്ച സ്വകാര്യ ദൃശ്യങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ ദുരുപകയോഗം ചെയ്യുമെന്നുള്ള ആശങ്കയും പ്രോസിക്യൂഷൻ കോടതിയിൽ പങ്കുവച്ചു. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കുവാൻ സുപ്രീം കോടതി ഉത്തരവിട്ട ഈ കേസിൽ അനാവശ്യ ഹർജികളിലൂടെ നടപടികളെ വൈകിപ്പിക്കാനുള്ള പ്രതികളുടെ തന്ത്രങ്ങളേയും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തിയിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ദിലീപ്, അദ്ദേഹത്തിന്റെ അഭിഭാഷകർ, അവർ ഹാജരാക്കുന്ന കേരളത്തിനു പുറത്തുള്ള ഒരു സാങ്കേതിക വിദഗ്ദ്ധൻ എന്നിവരടങ്ങിയ സംഘത്തിന് ഡിസംബർ 18 നു പരിശോധിക്കാനുള്ള അനുമതിയാണ് വിചാരണക്കോടതി നൽ‌കിയത്.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=203886&u=dileep-issue|title=നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ ഡിസം.18 ന് പരിശോധിക്കാൻ അനുമതി|access-date=|last=|first=|date=|website=|publisher=}}</ref> മൂന്നു സാങ്കേതിക വിദഗ്ദ്ധർ വേണമെന്നു ദിലീപിന്റെ അഭിഭാഷകർ ആവശ്യമുന്നയിച്ചുവെങ്കിലും ഒരു സാങ്കേതിക വിദഗ്ദ്ധനെ അനുവദിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഈ കേസിലെ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള വിചാരണ നടപടികൾക്കായി ഈ കേസ് ഡിസംബർ 16 ന് പരിഗണിക്കുന്നു. കേസിലെ മറ്റു പ്രതികളായി മാർട്ടിൻ, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്ന 9 ആം പ്രതി സനിൽകുമാറിനെ [[പാലാ|പാലയിൽനിന്നു]] പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. == ഏറ്റവും പുതിയ വിവരങ്ങൾ == നടി ആക്രമിക്കപ്പെട്ട കേസിൽ ഏറെക്കാലം ജയിലിൽ കഴിഞ്ഞിരുന്നു ഒന്നാം പ്രതി പൾസർ സുനിയ്ക്ക് 2024 ൽ ജാമ്യം നൽകപ്പെട്ടു. പ്രമാദമായ ഈ കേസിൽ 2025 ഡിസംബർ 8 ന് വിധി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂർത്തിയാക്കിയത്. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവംനടന്ന് എട്ടുവർഷത്തിനുശേഷമാണ് == അവലംബം == [[വർഗ്ഗം:സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ]] tp850q7usyryta3ojce00rin4gvu9qv ഫ്രാൻസസ് ഓൽധം കെൽസി 0 468354 4634144 4566896 2026-06-28T20:08:59Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634144 wikitext text/x-wiki {{prettyurl|Frances Oldham Kelsey}} {{Infobox person | name = ഫ്രാൻസസ് ഓൽധം കെൽസി | image = Frances Oldham Kelsey.png | birth_name = Frances Kathleen Oldham | birth_date = {{Birth date|1914|07|24}} | birth_place = [[Cobble Hill, British Columbia|Cobble Hill]], British Columbia, Canada | death_date = {{Death date and age|2015|8|7|1914|07|24}} | death_place = [[London, Ontario|London]], Ontario, Canada | alma_mater = [[Victoria College, British Columbia]]<br>[[McGill University]]<br>[[University of Chicago]] | children = 2 | known_for = Preventing [[thalidomide]] from being marketed in the United States | occupation = Pharmacologist, physician | image_size = 220px | spouse(s) = Fremont Ellis Kelsey (m. 1943, died 1966) }} '''ഫ്രാൻസസ് കത്ലീൻ ഓൾധാം കെൽസി''' , (ജൂലൈ 24, 1914 - ഓഗസ്റ്റ് 7, 2015) ഒരു കനേഡിയൻ-അമേരിക്കൻ <ref name="nyt-2015"> <cite id="CITEREFMcFadden2015" class="citation">മക് ഫാനൻ, റോബർട്ട് (ആഗസ്റ്റ് 7, 2015), [https://www.nytimes.com/2015/08/08/science/frances-oldham-kelsey-fda-doctor-who-exposed-danger-of-thalidomide-dies-at-101.html?_r=0 ''ഫ്രാൻസിസ് ഓൾഡ്ഹാം കെൽസി, എഫ്ഡിഎ സ്റ്റിക്കർ ആർ യു എസ് ബേബീസ് ഫ്രം ദി തലൈഡൈഡ്, ഡെയ്സ് അറ്റ് 101''] , [[The New York Times|ദി ന്യൂയോർക്ക് ടൈംസ്]]</cite> </ref> [[ഫാർമക്കോളജി|ഫാർമകോളജിസ്റ്റും]] ചികിത്സകയുമായിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വിദഗ്ദ്ധ എന്ന നിലയിൽ, സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയുടെ പേരിൽ താലിഡോമൈഡിന് വില്പനയ്ക്കുള്ള അംഗീകാരം നൽകിയില്ല. <ref name="globe2014"> <cite id="CITEREFPeritz2014" class="citation">പെരിറ്റ്സ്, ഇൻഗ്രിഡ് (നവംബർ 24, 2014), [https://www.theglobeandmail.com/news/national/canadian-doctor-averted-disaster-by-keeping-thalidomide-out-of-the-us/article21721337/ ''കനേഡിയൻ ഡോക്ടർ അമേരിക്കയിൽ നിന്ന് തായ്ലമോയിഡ് സൂക്ഷിക്കുന്നതിലൂടെ ദുരന്തത്തെ''] പ്രതികൂലമായി ബാധിച്ചു , [[The Globe and Mail|ദി ഗ്ലോബ് ആന്റ് മെയിൽ]] <span class="reference-accessdate">, <span class="nowrap">ആഗസ്റ്റ് 7,</span> 2015- <span class="nowrap">ന്</span> വീണ്ടെടുത്തത്</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> പിന്നീട് താലിഡോമൈഡ് ഗുരുതരമായ ജനന വൈകല്യങ്ങൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞപ്പോൾ അവരുടെ ആശങ്കകൾ നീതീകരിക്കപ്പെട്ടു. [[ഔഷധം|ഫാർമസ്യൂട്ടിക്കലുകളുടെ]] എഫ് ഡി എ മേൽനോട്ടത്തെ ശക്തിപ്പെടുത്താനുള്ള നിയമങ്ങൾ പാസാക്കുന്നതും കെൽസിയുടെ തൊഴിൽ ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രസിഡന്റ് [[ജോൺ എഫ്. കെന്നഡി|ജോൺ എഫ്. കെന്നഡിയിൽ]] നിന്ന് പ്രസിഡന്റിന്റെ സിവിലിയൻ ബഹുമതി ലഭിച്ച രണ്ടാമത്തെ വനിതയാണ് കെൽസി. == ജനനം, വിദ്യാഭ്യാസം == ബ്രിട്ടീഷ് കൊളംബിയയിൽ ജനിച്ചു , <ref name="heirloom"> <cite class="citation">[http://epe.lac-bac.gc.ca/100/205/301/ic/cdc/heirloom_series/volume6/218-219.htm "ഫ്രാൻസിസ് കെൽസെയ്"] , ''കാനഡ ഹെർലമുൽ സീരീസ്'' , ഹീലിംങ് പബ്ലിഷിംഗ് ഇൻക്., 986 <span class="reference-accessdate">, <span class="nowrap">ആഗസ്റ്റ് 15,</span> 2009 വീണ്ടെടുത്തത്</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> [[വിക്ടോറിയ, ബ്രിട്ടീഷ് കൊളമ്പിയ|പ്രൊവിൻഷ്യൽ തലസ്ഥാനത്തിലെ]] സെന്റ് മാർഗരറ്റ് സ്കൂളിൽ പഠിച്ചു. <ref name="fda1"/> 1930 മുതൽ 31 വരെ വിക്ടോറിയ കോളെജിൽ (ഇപ്പോൾ വിക്ടോറിയ യൂണിവേഴ്സിറ്റി) പഠനം. പിന്നീട് മക്ഗിൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ നിന്ന് ഫാർമക്കോളജിയിൽ ബി.എസ്.സി യും (1934), എം.എസ്.സി. യും (1935) നേടി. <ref name="heirloom" /> ഇഎംകെ ഗെയ്ലിംഗ് എംഡി, [[യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ|ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ]] ഒരു പുതിയ ഫാർമകോളജി വകുപ്പിന് തുടക്കമിടുകയും അവിടെ ജോലിക്കായി കെൽസി അപേക്ഷിക്കുകയും ചെയ്തു. <ref name="fda1" /> ഫ്രാൻസിസ്, ഫ്രാൻസസ് എന്നീ പേരുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് ഫ്രാൻസസ് കെൽസി ഒരു പുരുഷനായിരുണെന്നാണ് ഗെയ്ലിംഗ് ധരിച്ചത്. പുരുഷനാണെന്ന ധാരണയിൽ ഗെയ്ലിംഗ് കെൽസിക്ക് ജോലി വാഗ്ദാനം ചെയ്യുകയും 1936 ൽ അവർ ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. <ref name="name confusion"> "ചിക്കാഗോയിലെ പിഎച്ച്ഡി പരിപാടിയിൽ ഗവേഷകസഹായവും സ്കോളർഷിപ്പും ഗെയ്ലിങിന്റെ കത്ത് വായിച്ചപ്പോൾ അവൾ സന്തോഷിച്ചു, എന്നാൽ ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു - 'തൻറെ മനസാക്ഷിയെ അല്പം കുറച്ചുമാറ്റി'. 'ദി പ്രിയ മിസ്റ്റർ ഓൾഡ്ഹാം,' ഓൾഡ്ഹാം തന്റെ ആദ്യനാമം തുടങ്ങി, ഫ്രാൻസിസ് സ്ത്രീ 'എ' ആണ് എന്ന് പറഞ്ഞ് മഗ്ലിയിൽ ഒരു പ്രൊഫസർ ആയി കെൽസി ചോദിച്ചു: 'നിങ്ങൾ പരിഹസിക്കരുത്,' അദ്ദേഹം പറഞ്ഞു. 'ജോലി സ്വീകരിക്കുക, നിങ്ങളുടെ പേരിൽ ഒപ്പിടുക,' മിസ് 'എന്നതിന് ശേഷം ബ്രാക്കറ്റുകളിൽ ഇടുക, പോകൂ!' "ബ്രെൻ (2001). </ref> അവിടത്തെ ജോലിയുടെ രണ്ടാമത്തെ വർഷത്തിൽ, സൾഫൊണമൈഡുമായി ബന്ധമുള്ള എലിക്സിർ സൾഫണൈലാമൈഡിന്റെ ഉപയോഗത്തോടനുബന്ധിച്ചുണ്ടായ അസാധാരണ മരണങ്ങൾ അന്വേഷിക്കാൻ ഗെയ്ലിംഗ് നിയുക്തനായി. 107 മരണങ്ങൾ ഉണ്ടായത് ലായകമായി ഡൈ ഈതൈൽ ഗ്ലൈക്കോൾ ഉപയോഗിച്ചതുകൊണ്ടാണെന്ന് കെൽസി കൂടി സഹകരിച്ച ഈ പഠനത്തിൽ തെളിഞ്ഞു. അടുത്ത വർഷം അമേരിക്കൻ കോൺഗ്രസ് 1938 ലെ ഫെഡറൽ ഫുഡ്, ഡ്രഗ്, ആൻഡ് കോസ്മെറ്റിക് ആക്റ്റിന് അംഗീകാരം കൊടുത്തു. <ref name="fda1"/> അതേ വർഷം തന്നെ കെൽസി പഠനം പൂർത്തിയാക്കി പി.എച്ച്.ഡി നേടി. <ref name="fda1" /> ഗെയ്ലിംഗിനോടൊപ്പം ജോലി ചെയ്തത് കെൽസിക്ക് ജനന വൈകല്യങ്ങളുണ്ടാക്കുന്ന മരുന്നുകളിൽ താല്പര്യമുണ്ടാകാൻ കാരണമായി. <ref name="nih1"> <cite id="CITEREFSpiegel" class="citation">സ്പീഗൽ, റേച്ചൽ, [https://web.archive.org/web/20070822054139/http://science-education.nih.gov/nihHTML/ose/snapshots/multimedia/ritn/Thalidomide/index.html ''റിസർച്ച് ഇൻ ദി ന്യൂസ്: തലൈഡൈഡ്''] , നിന്ന് ആർക്കൈവ് [http://science-education.nih.gov/nihHTML/ose/snapshots/multimedia/ritn/Thalidomide/index.html യഥാർത്ഥ] ഓഗസ്റ്റ് 22, 2007 <span class="reference-accessdate"><span class="nowrap">ആഗസ്റ്റ് 15,</span> 2009 തിരിച്ചുവന്നു</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> == ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലം == [[പ്രമാണം:Frances_O._Kelsey_(FDA_171)_(8211251003).jpg|ലഘുചിത്രം| 1960 കളിൽ കെൽസി ]] അവളുടെ പിഎച്ച്.ഡി പൂർത്തിയാക്കിയപ്പോൾ ഓൾധാം ഷിക്കാഗോ സർവകലാശാലയിൽ ചേർന്നു. 1942-ൽ, മറ്റ് പല ഫാർമക്കോളജിസ്റ്റുകളെ പോലെ, [[മലമ്പനി|മലേറിയ]]<nowiki/>യ്ക്കുള്ള കൃത്രിമ മരുന്നിനായുള്ള പരീക്ഷണങ്ങളിൽ അവർ മുഴുകി. ഈ പഠനങ്ങളുടെ ഫലമായി ചില മരുന്നുകൾക്ക് പ്ലാസന്റൽ തടസ്സത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് ഓൾധാം മനസ്സിലാക്കി. <ref name="JH mag"><cite id="CITEREFSimpson2001" class="citation">സിംപ്സൺ, ജോവൻ കാവനാഖ് (സെപ്തംബർ 2001), [http://www.jhu.edu/~jhumag/0901web/pregnant.html "ഗർഭിണിയായ പോസ്"] {{Webarchive|url=https://web.archive.org/web/20121110101116/http://www.jhu.edu/~jhumag/0901web/pregnant.html |date=2012-11-10 }} , ''ജോൺസ് ഹോപ്കിൻസ് മാഗസിൻ'' , '''53''' (4) <span class="reference-accessdate">, <span class="nowrap">ഏപ്രിൽ 30,</span> 2006 വീണ്ടെടുത്തത്</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> .</ref> ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ വെച്ച് പിൽക്കാലത്ത് 1943 ൽ ജീവിതപങ്കാളിയായി മാറിയ സഹപ്രവർത്തകനായ ഡോ. ഫ്രെമോണ്ട് എല്ലിസിനെ കണ്ടുമുട്ടി. <ref name="fda1"> <cite id="CITEREFBren2001" class="citation">ബ്രെൻ, ലിൻഡ (മാർച്ച്-ഏപ്രിൽ 2001), [https://web.archive.org/web/20061020043712/http://www.fda.gov/fdac/features/2001/201_kelsey.html "ഫ്രാൻസസ് ഓൾഡ്ഹാം കെൽസീസ്: എഫ്ഡിഎ മെഡിക്കൽ റെകഡഡർ ലീവസ് ഹെർ മാർക്ക് ഓൺ ഹിസ്റ്ററി"] , ''എഫ്ഡിഎ കൺസ്യൂമർ'' , [http://www.fda.gov/fdac/features/2001/201_kelsey.html ഒറിജിനൽ] മുതൽ ഒക്ടോബർ 20, 2006 <span class="reference-accessdate">വരെ ശേഖരിച്ചത്, <span class="nowrap">ആഗസ്റ്റ് 15,</span> 2009 വീണ്ടെടുത്തത്</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജോലി ചെയ്യുമ്പോൾ 1950 ൽ കെൽസിക്ക് എം.ഡി ലഭിച്ചു. <ref name="fda1"/> രണ്ടു വർഷത്തോളം അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ''ജേണലിനു'' വേണ്ടി എഡിറ്റോറിയൽ അസോസിയേറ്റ് ആയി ജോലി ചെയ്തു. 1954 ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്നും വിട്ട്, സൗത്ത് ഡകോട്ട സർവകലാശാലയിൽ ഫാർമകോളജി പഠനം നടത്തി. അവർ 1957 വരെ പഠിപ്പിച്ചിരുന്ന സൗത്ത് ഡക്കോട്ടയിൽ വെർമിയാൻ എന്ന സ്ഥലത്തേക്ക് തന്റെ ഭർത്താവിനും രണ്ട് പെൺമക്കളുമൊത്ത് താമസം മാറ്റി. <ref name="heirloom"/> 1950 കളിൽ അമേരിക്കയിൽ ചികിത്സിക്കുന്നതിനായി അമേരിക്കൻ പൗരത്വമെടുത്തെങ്കിലും കനേഡിയൻ പൗരത്വം ഉപേക്ഷിച്ചില്ല. <ref name="globe2014"/> == എഫ് ഡി ഏ യിലെ ജോലിയും താലിഡോമൈഡും == [[പ്രമാണം:Frances_Oldham_Kelsey_and_John_F._Kennedy.jpg|ലഘുചിത്രം| 1962 ൽ പ്രസിഡന്റ് [[ജോൺ എഫ്. കെന്നഡി|ജോൺ എഫ്. കെന്നഡിയിൽ]] നിന്നും ബഹുമാനപ്പെട്ട ഫെഡറൽ സിവിനീസ് സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് കെൽസി നേടി ]] 1960 ൽ എഫ്ഡിഎ കെൽസിയെ [[വാഷിങ്ടൺ, ഡി.സി.|വാഷിംഗ്ടൺ ഡിസിയിൽ]] നിയമിച്ചു. അക്കാലത്ത് എഫ്ഡിഎയ്ക്ക് വേണ്ടി മയക്കുമരുന്നു പുനർവിചിന്തനം ചെയ്ത ഏഴ് പൂർണ്ണസമയ ചികിത്സകരും നാൾ¬ യുവ ഭാഗിക സമയ ചികിത്സകരും ഉണ്ടായിരുന്നതിൽ ഒരാളായിരുന്നു കെൽസി. <ref name="fda1"/> . എഫ്ഡിഎയിൽ അവർ ആദ്യം ഏറ്റെടുത്ത ജോലികളിലൊന്ന് റിച്ചാർഡ്സൺ മെറലിന്റെ അപേക്ഷയിൽ കെവാഡോൺ എന്ന വാണിജ്യ നാമത്തിൽ മനക്ഷോഭം കുറയ്ക്കുന്നതിനും വേദന ശമിപ്പിക്കുന്നതിനുമായി പ്രത്യേകിച്ച് ഗർഭിണികൾക്ക് മോണിംഗ് സിക്ക്നെസിന് കൊടുക്കാനായുള്ള താലിഡോമൈഡിന്റെ അംഗീകാരത്തിനായുള്ള പരിശോധന ആയിരുന്നു. <ref name="acs"> <cite id="CITEREFRouhi2005" class="citation">റൂയി, മൗറിൻ (ജൂൺ 20, 2005), [http://pubs.acs.org/cen/coverstory/83/8325/8325thalidomide.html ടോപ്പ് ഫാർമസ്യൂട്ടിക്കൽസ്: തലൈഡൈഡ്] , ''കെമിക്കൽ ആൻഡ് എൻജിനീയറിങ് ന്യൂസ്'' , '''83''' (25) <span class="reference-accessdate">, <span class="nowrap">ഏപ്രിൽ 30,</span> 2006 വീണ്ടെടുത്തത്</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> ക്യാനഡ, 20 ഓളം യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ അംഗീകരിക്കപ്പെട്ട മരുന്നായിരുന്നെങ്കിലും അവർ ഈ മരുന്നിന് അനുമതി നിഷേധിക്കുകയും കൂടുതൽ പഠനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. <ref name="heirloom"/> താലിഡോമൈഡ് നിർമ്മാതാവിൽ നിന്നും സമ്മർദ്ദമുണ്ടായിട്ടും, കെൽസി നാഡീവ്യൂഹത്തിന്റെ സ്വാധീനം സംബന്ധിച്ച് ഇംഗ്ലണ്ടിൽ നടന്ന പഠനഫലങ്ങളെ വിശദീകരിക്കുന്ന അധിക വിവരങ്ങൾക്കായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. <ref name="fda1" /> യൂറോപ്പിൽ ഗർഭിണികൾ കഴിച്ച താലിഡോമൈഡുമായി അവരുടെ കുഞ്ഞുങ്ങൾക്കുണ്ടായ ജന്മവൈകല്യങ്ങൾ ബന്ധപ്പെടുത്തുന്ന വിവരങ്ങൾ പുറത്തു വന്നപ്പോൾ അംഗീകാരത്തിനു മുൻപ് പൂർണമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകണമെന്ന കെൽസിയുടെ നിർബന്ധം ശരിയാണെന്ന് സ്ഥാപിക്കപ്പെട്ടു. <ref name="fda3"><cite class="citation">[http://www.fda.gov/AboutFDA/WhatWeDo/History/Overviews/ucm056044.htm "ലേബൽ ബാറ്റ്സ്മാൻ ദി ലാബ്സ്"] {{Webarchive|url=https://web.archive.org/web/20090816014046/http://www.fda.gov/AboutFDA/WhatWeDo/History/Overviews/ucm056044.htm |date=2009-08-16 }} , ''FDA കൺസ്യൂമർ'' , ജൂൺ 1981 <span class="reference-accessdate">, <span class="nowrap">ആഗസ്റ്റ് 15,</span> 2009 വീണ്ടെടുത്തത്</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> .</ref> തലാളിമൈഡ് പ്ളാസന്റൽ തടസം കടന്ന് ഗർഭസ്ഥശിശുവിലെത്തി ഗുരുതരമായ ജനന വൈകല്യങ്ങൾ ഉണ്ടാക്കിയെന്ന് ഗവേഷകർ കണ്ടെത്തി. <ref name="JH mag"/> ''വാഷിംഗ്ടൺ പോസ്റ്റിന്റെ'' ഒന്നാം പേജിൽ കെൽസി വീരനായികയായി വാഴ്ത്തപ്പെട്ടു <ref name="post"><cite id="CITEREFMintz1962" class="citation">മന്റ്സ്, മോർട്ടൺ (ജൂലൈ 15, 1962), ''ഹീറോയിൻ ഓഫ് എഫ് ഡി എഫ് ബാഡ് ഡ്രഗ് ഓഫ് മാർക്കറ്റ് ഓഫ്'' [[The Washington Post|ദി]] ''മാർക്കറ്റ്'' , [[The Washington Post|ദ വാഷിംഗടൺ പോസ്റ്റ്]] , പേ. &nbsp; മുൻ പേജ്</cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . [http://www.niemanwatchdog.org/index.cfm?fuseaction=showcase.view&showcaseid=13 2005 മുതൽ Mintz ന്റെ അഭിപ്രായങ്ങളും] {{Webarchive|url=https://web.archive.org/web/20190709232924/http://www.niemanwatchdog.org/index.cfm?fuseaction=showcase.view&showcaseid=13 |date=2019-07-09 }} കാണുക.</ref> <ref name="nih2"> <cite class="citation">[https://www.nlm.nih.gov/changingthefaceofmedicine/physicians/biography_182.html ''ഡോ. ഫ്രാൻസിസ് കാത്ലീൻ ഓൾഡാം കെൽസി''] , നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ <span class="reference-accessdate"><span class="nowrap">,</span> 2006 <span class="nowrap">ഏപ്രിൽ 30</span> തിരിച്ചെടുത്തു</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> മോർട്ടൻ മിന്റ്സ് , തന്റെ ''വാഷിംഗ്ടൺ പോസ്റ്റ്'' ലേഖനത്തിൽ "കെൽസി നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കയ്യില്ലാതെയും കാലില്ലാതെയും ജനിക്കുന്നത് തടഞ്ഞു" എന്ന് പറഞ്ഞു. <ref name="post" /> തന്റെ സഹായികളായ ഓയം ജിറോയും ലീ ഗെയ്സ്മറും, പൂർണ പിന്തുണതന്ന എഫ്ഡിഎ അധികൃതരും തുല്യ അംഗീകാരത്തിന് അർഹരാണെന്നായിരുന്നു കെൽസി പറഞ്ഞത്. ഡോക്ടർ കെൽസിയുടെ സ്ഥിരോത്സാഹം 1962 ൽ കർശനമായ മരുന്നുകൾ അംഗീകരിക്കാനുള്ള കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കാരണമായി. <ref name="nyt-2015"/> == പിൽക്കാല ജീവിതവും മരണവും == [[പ്രമാണം:Frances_O._Kelsey_2001.png|ലഘുചിത്രം| നാഷണൽ വുമൺസ് ഹാൾ ഓഫ് ഫെയിമിൽ പ്രവേശിച്ചുകൊണ്ട് FDA Reception ൽ കെൽസെയ്ക്ക് (87) ]]കെൽസി എഫ് ഡി എ യിൽ തുടരുമ്പോൾ തന്നെ അവരുടെ നേരത്തേയുള്ള നേട്ടങ്ങൾ അംഗീകരിക്കപ്പെട്ടു. എഫ്ഡിഎ യുടെ സെന്റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ 1955 ൽ ഡെപ്യൂട്ടി ഫോർ സയന്റിഫിക് ആൻഡ് മെഡിക്കൽ അഫയേഴ്സ് ആയി നിയമിക്കപ്പെട്ടു. 1994-ൽ ബ്രിട്ടീഷ് കൊളമ്പിയയിലെ മിൽ ബേയിലെ ഫ്രാൻസിസ് കേൽസെ സെക്കന്റിക് സ്കൂളിന് കെൽസിയുടെ ബഹുമാനാർഥം നാമകരണം ചെയ്തു. <ref name="schoolnamed"> <cite class="citation">[https://web.archive.org/web/20121019215202/http://www.fkss.ca/mod/page/view.php?id=553 ''FKSS ചരിത്രം''] , ഫ്രാൻസസ് കെൽസി സെക്കന്റിക് സ്കൂൾ, [http://www.fkss.ca/mod/page/view.php?id=553 ഒറിജിനൽ ഒറിജിനൽ] ആർക്കൈവിൽ 19, 2012 <span class="reference-accessdate">, <span class="nowrap">ഡിസംബർ 26,</span> 2014. ശേഖരിച്ചത്</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> 2005 ൽ വിരമിച്ചു. <ref name="Telegraph_obit">{{Cite news}}</ref> 2010-ൽ, എഫ്ഡിഎ കെൽസിക്ക് ആദ്യത്തെ ഡ്രഗ് സേഫ്റ്റി എക്സലൻസ് അവാർഡ് സമ്മാനിക്കുകയും വാർഷിക അവാർഡ് അവളുടെ പേരിൽ നൽകുകയും ചെയ്തു.<ref name="nyt-20102" /> ഇത് പ്രതിവർഷം ഒരു FDA സ്റ്റാഫ് അംഗത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു.<ref name="FDA-award2" /> അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് സെന്റർ ഡയറക്ടർ സ്റ്റീവൻ കെ. ഗാൽസൺ പറഞ്ഞു, "ഡോ. ഫ്രാൻസിസ് ഒ. കെൽസി ഡ്രഗ് സേഫ്റ്റി എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയതിലും മയക്കുമരുന്ന് നിയന്ത്രണത്തിന്റെ ഈ സുപ്രധാന വശത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചതിന് ആദ്യ സ്വീകർത്താക്കളെ അംഗീകരിക്കുന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്."<ref name="fda20052" /> 2014 ജൂലൈയിൽ കെൽസിക്ക് 100 വയസ്സ് തികഞ്ഞു,<ref name="Centenary2" />താമസിയാതെ, 2014 അവസാനത്തോടെ, അവൾ വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ലണ്ടനിലെ ഒന്റാറിയോയിൽ മകളോടൊപ്പം താമസിക്കാൻ മാറി..<ref name="G&M-2015-07-012" /> 2015 ജൂണിൽ, അവളെ ഓർഡർ ഓഫ് കാനഡയിലേക്ക് നാമകരണം ചെയ്തപ്പോൾ, താലിഡോമൈഡ് ഇരയും കാനഡയിലെ താലിഡോമൈഡ് വിക്ടിംസ് അസോസിയേഷൻ തലവനുമായ മെർസിഡസ് ബെനെഗ്ബി, മയക്കുമരുന്ന് കമ്പനി ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങാൻ വിസമ്മതിച്ചുകൊണ്ട് ശക്തിയും ധൈര്യവും കാണിച്ചതിന് കെൽസിയെ പ്രശംസിച്ചു. "ഞങ്ങളെ സംബന്ധിച്ചിടത്തോളം അവൾ ഞങ്ങളുടെ നായികയായിരുന്നു, അവൾ ചെയ്തത് മറ്റൊരു രാജ്യത്താണെങ്കിലും."<ref name="G&M-2015-07-012" /> 2015 ഓഗസ്റ്റ് 7-ന് ഒന്റാറിയോയിലെ ലെഫ്റ്റനന്റ്-ഗവർണർ എലിസബത്ത് ഡൗഡ്‌സ്‌വെൽ താലിഡോമൈഡിനെതിരായ അവളുടെ പങ്കിന് മെമ്പർ ഓഫ് ഓർഡർ ഓഫ് കാനഡയുടെ ചിഹ്നം സമ്മാനിക്കാൻ അവളുടെ വീട് സന്ദർശിച്ചതിനു 24 മണിക്കൂറിന് ശേഷം<ref name="G&M-2015-08-072" /> 101-ാം വയസ്സിൽ ലണ്ടനിലെ ഒന്റാറിയോയിൽ വച്ച് കെൽസിഅന്തരിച്ചു == പുരസ്കാരങ്ങൾ == [[പ്രമാണം:Frances_O._Kelsey_(FDA_113)_(8205474573).jpg|ലഘുചിത്രം| "ഡ്രഗ് ഡിറ്റക്റ്റീവ്" ]] * 1962 • ഫെഡറൽ പൊതുസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം <ref name="acs"/> * 1963 • [[യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ|ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ]] നിന്നും ഗോൾഡ് കീ അവാർഡ്, മെഡിക്കൽ ആന്റ് ബയോളജിക്കൽ സയൻസസ് അലുമ്നി അസോസിയേഷൻ <ref name="goldkey"> <cite class="citation">[http://bsdalumni.uchicago.edu/volunteer/goldkey.shtml ''ഗോൾഡ് കീ അവാർഡ് സ്വീകർത്താക്കൾ''] , ദി യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ ദി മെഡിക്കൽ & ബയോളജിക്കൽ സയൻസസ് അലുമ്മേയി അസോസിയേഷൻ <span class="reference-accessdate">, ശേഖരിച്ചത് <span class="nowrap">ഓഗസ്റ്റ് 14,</span> 2006</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> * 2000 ത്തിന്റെ ദേശീയ വനിതാ ഹാൾ ഓഫ് ഫെയിമിൽ <ref name="nwhf"><cite class="citation">[http://www.greatwomen.org/women.php?action=viewone&id=93 ''സ്ത്രീകളുടെ ഹാൾ - ഫ്രാൻസസ് കാത്ലീൻ ഓൾഡാം കെൽസി, പിഎച്ച്.ഡി, എം.ഡി''] {{Webarchive|url=https://web.archive.org/web/20021003185309/http://www.greatwomen.org/women.php?action=viewone&id=93 |date=2002-10-03 }} , നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിം, 2000 <span class="reference-accessdate">, <span class="nowrap">മേയ് 1,</span> 2006 ലഭ്യമാക്കുക</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> .</ref> * 2001 - അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ വിർച്വൽ മെന്റർ <ref name="ama"> <cite id="CITEREFGeraghty2001" class="citation">Geraghty, കാരെൻ (ജൂലൈ 2001), [https://web.archive.org/web/20070929133432/http://www.ama-assn.org/ama/pub/category/5335.html "പ്രൊഫൈലസ് ഓഫ് എ റോൾ മോഡൽ - ഫ്രാൻസസ് ഓൾഡ്ഹാം കെൽസി, എം ഡി, പിഎച്ച്ഡി"] , ''വിർച്വൽ മെന്റർ - അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണൽ ഓഫ് എഥിക്സ്'' , '''7''' (7), 2007 സെപ്റ്റംബർ 29 [http://www.ama-assn.org/ama/pub/category/5335.html ലെ യഥാർത്ഥത്തിൽ] നിന്ന് <span class="reference-accessdate">ശേഖരിച്ചത് <span class="nowrap">ഓഗസ്റ്റ് 15,</span> 2009</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> * 2006 • വുമൺ &amp;amp; ഫാമിലി നാഷണൽ റിസർച്ച് സെന്ററിൽ നിന്നുള്ള പൂർവപിതാമഹി അവാർഡ് <ref name="foremother"> <cite class="citation">[https://web.archive.org/web/20110514041902/http://www.center4research.org/news-events/previous-foremother-awards/ ''2006 മുന്തിയ അവാര്ഡ് ലന്ചന്''] വനിതാ കുടുംബങ്ങൾക്കായി, നാഷണൽ റിസർച്ച് സെന്റർ, നിന്നും ആർക്കൈവ് [http://www.center4research.org/news-events/previous-foremother-awards/ യഥാർത്ഥ] മെയ് 14, <span class="reference-accessdate">2011, <span class="nowrap">ആഗസ്റ്റ് 15 വീണ്ടെടുത്തു,</span> 2009</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> * 2010-ൽ എഫ്.ഡി.എ യുടെ പൊതുജനാരോഗ്യ സംരക്ഷണത്തിൽ മികവും ധൈര്യവും കാട്ടിയതിനുള്ള അവാർഡ്. <ref>{{Cite news}}</ref> * 2012 • വാങ്കൗവർ ഐലന്റ് സർവകലാശാലയിൽ നിന്നുള്ള ബഹുമാന സൂചകമായ ഡോക്ടർ ഓഫ് സയൻസ് ഡിഗ്രി <ref name="VIU"><cite class="citation">[http://www.nanaimobulletin.com/news/157349815.html "വാൻകൂവർ ഐലന്റ് സർവ്വകലാശാലയിൽ നിന്നും ബഹുമാന ഡോക്ടർ ബിരുദം"] {{Webarchive|url=https://web.archive.org/web/20140606205428/http://www.nanaimobulletin.com/news/157349815.html |date=2014-06-06 }} , ''നാനൈയോ ന്യൂസ് ബുള്ളറ്റിൻ'' , ബ്ലാക്ക് പ്രസ്സ്, ഇൻക്., 2012-06-06</cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> .</ref> * 2015 • ഓർഡർ ഓഫ് കാനഡ <ref name="G&M-2015-07-01"> <cite id="CITEREFIngrid_Peritz2015" class="citation">ഇൻഗ്രിഡ് പെരിറ്റ്സ് (ജൂലൈ 1, 2015), [https://www.theglobeandmail.com/news/national/doctor-who-opposed-thalidomide-in-us-named-to-order-of-canada/article25213185/ "അമേരിക്കയിൽ തായ്ലമോഡിനെ എതിർക്കുന്ന ഡോക്ടർ ഓർഡർ ഓഫ് കാനഡ"] , ''[[The Globe and Mail|ദി ഗ്ലോബ് ആന്റ് മെയിൽ]]'' <span class="reference-accessdate">, <span class="nowrap">ജൂലൈ 1,</span> 2015</span></cite> <templatestyles src="Module:Citation/CS1/styles.css"></templatestyles> . </ref> == ഇതും കാണുക == {{Portal|Pharmacy and Pharmacology|British Columbia}} * യൂറോപ്യൻ മരുന്നുകൾ ഏജൻസി {{Clear}} == അവലംബങ്ങൾ == <references group=""> <ref name="globe2014"/> <ref name="post-2015"><cite class="citation" id="CITEREFBernsteinSullivan2015">Bernstein, Adam; Sullivan, Patricia (August 7, 2015), [https://www.washingtonpost.com/national/health-science/frances-oldham-kelsey-heroine-of-thalidomide-tragedy-dies-at-101/2015/08/07/ae57335e-c5da-11df-94e1-c5afa35a9e59_story.html ''Frances Oldham Kelsey, FDA scientist who kept thalidomide off U.S. market, dies at 101''], [[The Washington Post]]<span class="reference-accessdate">, retrieved <span class="nowrap">August 7,</span> 2015</span></cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="heirloom"/> <ref name="fda1"/> <ref name="name confusion">"When Kelsey read Geiling's letter offering her a research assistantship and scholarship in the PhD program at Chicago, she was delighted. But there was one slight problem — one that 'tweaked her conscience a bit.' The letter began 'Dear Mr. Oldham,' Oldham being her maiden name. Kelsey asked her professor at McGill if she should wire back and explain that Frances with an 'e' is female. 'Don't be ridiculous,' he said. 'Accept the job, sign your name, put 'Miss' in brackets afterwards, and go!'" Bren (2001).</ref> <ref name="nih1"/> <ref name="JH mag"/> <ref name="acs"/> <ref name="fda3"/> <ref name="post"/> <ref name="nih2"/> <ref name="jfk"><cite class="citation" id="CITEREFKennedy1962">[[John F. Kennedy|Kennedy, John F.]] (1962), [http://www.presidency.ucsb.edu/ws/index.php?pid=8807 ''Remarks Upon Presenting the President's Awards for Distinguished Federal Civilian Service'']<span class="reference-accessdate">, retrieved <span class="nowrap">May 1,</span> 2006</span></cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="nwhf"/> <ref name="post-2010"><cite class="citation" id="CITEREFLyndsey_Layton2010">Lyndsey Layton (September 13, 2010), [https://www.washingtonpost.com/wp-dyn/content/article/2010/09/13/AR2010091306279.html "Physician to be honored for historic decision on thalidomide"], ''The Washington Post''</cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="goldkey"/> <ref name="schoolnamed"/> <ref name="ama"/> <ref name="foremother"/> <ref name="FDA-award"><cite class="citation">[http://www.fda.gov/NewsEvents/Speeches/ucm226349.htm ''Margaret A. Hamburg, M.D., Commissioner of Food and Drugs – Remarks at the Award Ceremony for Dr. Frances Kelsey'']</cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="fda2005"><cite class="citation" id="CITEREFBarber2005">Barber, Jackie (November 10, 2005), [https://web.archive.org/web/20070615102054/http://www.fda.gov/cder/pike/Nov2005awards.htm "Center ceremony honors 107 individuals, 47 groups: Spring event inaugurates Frances Kelsey Drug Safety Award"], ''News Along the Pike'', archived from [http://www.fda.gov/cder/pike/Nov2005awards.htm the original] on June 15, 2007<span class="reference-accessdate">, retrieved <span class="nowrap">August 15,</span> 2009</span></cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="nyt-2010"><cite class="citation" id="CITEREFHarris2010">Harris, Gardiner (September 13, 2010), [https://www.nytimes.com/2010/09/14/health/14kelsey.html?_r=1 "The Public's Quiet Savior From Harmful Medicines"], ''[[The New York Times]]''<span class="reference-accessdate">, retrieved <span class="nowrap">January 4,</span> 2011</span></cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="VIU"/> <ref name="Centenary"><cite class="citation" id="CITEREFMcElroy2014">McElroy, Justin (July 24, 2014), [http://globalnews.ca/news/1470760/canadian-scientist-frances-kelsey-who-spurred-fda-reforms-turns-100/ ''Canadian scientist Frances Kelsey, who spurred FDA reforms, turns 100''], [[Global News]]<span class="reference-accessdate">, retrieved <span class="nowrap">July 24,</span> 2014</span></cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="G&M-2015-07-01"/> <ref name="G&M-2015-08-07"><cite class="citation">Ingrid Peritz (August 7, 2015), [https://www.theglobeandmail.com/news/national/canadian-doctor-who-kept-thalidomide-out-of-us-dies/article25873611/ "Canadian doctor who kept thalidomide out of U.S. dies"], ''[[The Globe and Mail]]''<span class="reference-accessdate">, retrieved <span class="nowrap">August 7,</span> 2015</span></cite><templatestyles src="Module:Citation/CS1/styles.css"></templatestyles>.</ref> <ref name="nyt-2015"/> </references> == കൂടുതൽ വായനയ്ക്ക് == * {{Citation|title=Frances Oldham Kelsey: FDA Medical Reviewer Leaves Her Mark on History}} * {{Citation|title=The Public's Quiet Savior From Harmful Medicines}} . * {{Citation|title=The Right Lesson to Learn from Thalidomide}} . * {{Citation|title=Autobiographical Reflections}} . 1974, 1991, 1992 എന്നീ വർഷങ്ങളിൽ നടന്ന ഓൾഡ് ഹിസ്റ്ററി അഭിമുഖങ്ങളിൽ നിന്നും ഇത് എടുത്തുകയുണ്ടായി. അവതരണം, ഫൌണ്ടേഴ്സ് ഡേ, സെൻറ് മാർഗരറ്റ് സ്കൂൾ, ഡങ്കൻ ബിസി, 1987; ആൻഡ് അവതരണം, തകർപ്പൻ, ഫ്രാൻസസ് കേൽസെ സ്കൂൾ, മിൽ ബേ, ബിസി, 1993. * {{Citation|title=The therapeutic nightmare; a report on the roles of the United States Food and Drug Administration, the American Medical Association, pharmaceutical manufacturers, and others in connection with the irrational and massive use of prescription drugs that may be worthless, injurious, or even lethal.}} . [http://catalog2.loc.gov/cgi-bin/Pwebrecon.cgi?v1=1&hd=1,1&CallBrowse=1&SEQ=20150807185722&PID=XSnYgHfncowAhApfdhreYim5&SID=3 ലൈബ്രറി ഓഫ് കോൺഗ്രസ് കാറ്റലോഗ് പ്രവേശനം] . * {{Citation|title=Thalidomide in America: A Brush With Tragedy}} . * {{Citation|title=A Woman Doctor Who Would Not be Hurried}} . * {{Citation|title=A review of thalidomide's history and current dermatological applications}} . * {{Citation|title=Frances Kelsey & Thalidomide in the US: A Case Study Relating to Pharmaceutical Regulations}} {{Citation|title=Frances Kelsey & Thalidomide in the US: A Case Study Relating to Pharmaceutical Regulations}} . * {{Citation|title=Thalidomide, after fifty years: A tribute to Frances Oldham Kelsey and a call for thorough, responsible federal drug regulation and oversight}} . [[വർഗ്ഗം:2015-ൽ മരിച്ചവർ]] [[വർഗ്ഗം:1914-ൽ ജനിച്ചവർ]] [[വർഗ്ഗം:Pages with unreviewed translations]] p9gioceq634a6ysnli64cfvxglkrk7y മീറ്റിയോർ (വെബ് ഫ്രെയിംവർക്ക്) 0 485522 4634188 3945196 2026-06-29T11:14:51Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634188 wikitext text/x-wiki {{prettyurl|Meteor (web framework)}} {{Infobox software | name = മീറ്റിയോർ | logo = Meteor-logo.png | logo size = frameless | caption = A better way to build apps | developer = Meteor Software | released = {{Release date and age|2012|1|20}}<ref>{{cite web|url=https://github.com/meteor/meteor/commit/4e4358e2c068ffd0c0bc565bb2a9438c68bab7fb|title=Bump to version 0.1.1 · meteor/meteor@4e4358e|website=GitHub}}</ref> | latest release version = | latest release date = | operating system = [[Cross-platform]] | repo = {{URL|https://github.com/meteor/meteor|Meteor Repository}} | programming language = [[JavaScript]] | genre = [[JavaScript framework]] | license = [[MIT License]]. For dependencies: various including proprietary. | website = {{Official URL}} }} [[നോഡ്.ജെഎസ്]](Node.js) ഉപയോഗിച്ച് എഴുതിയ ഒരു സ്വതന്ത്രവും [[ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ|ഓപ്പൺ സോഴ്‌സ്]] ഐസോമോഫിക് [[ജാവാസ്ക്രിപ്റ്റ്]] വെബ് ഫ്രെയിംവർക്കാണ് '''മീറ്റിയോർ''' അഥവാ '''മീറ്റിയോർജെഎസ്'''(MeteorJS)<ref name="gigaom">{{cite web | last1=Vanian | first1=Jonathan | title=Meteor wants to be the warp drive for building real-time apps | url=https://gigaom.com/2014/12/27/meteor-wants-to-be-the-warp-drive-for-building-real-time-apps/ | publisher=[[Gigaom]] | date=27 December 2014 | access-date=2019-09-19 | archive-date=2016-03-20 | archive-url=https://web.archive.org/web/20160320001931/https://gigaom.com/2014/12/27/meteor-wants-to-be-the-warp-drive-for-building-real-time-apps/ | url-status=dead }}</ref>. ദ്രുത പ്രോട്ടോടൈപ്പിംഗിന് മീറ്റിയോർ അനുവദിക്കുകയും ക്രോസ്-പ്ലാറ്റ്ഫോം ([[ആൻഡ്രോയ്ഡ്]], [[ഐ.ഒ.എസ്.]], [[വേൾഡ് വൈഡ് വെബ്|വെബ്]]) കോഡ് നിർമ്മിക്കുകയും ചെയ്യുന്നു. ഇത് [[മോംഗോഡിബി|മോംഗോഡിബിയുമായി]] സംയോജിപ്പിക്കുകയും ഡിസ്ട്രിബ്യൂട്ടഡ് ഡാറ്റ പ്രോട്ടോക്കോളും ഒരു സിങ്ക്രണൈസേഷൻ കോഡും എഴുതാൻ ഡെവലപ്പർ ആവശ്യപ്പെടാതെ തന്നെ ക്ലയന്റുകളിലേക്ക് ഡാറ്റാ മാറ്റങ്ങൾ സ്വപ്രേരിതമായി പ്രചരിപ്പിക്കുന്നതിന് ഒരു പബ്ലീഷ്-സബ്സ്ക്രൈബ് പാറ്റേൺ ഉപയോഗിക്കുകയും ചെയ്യുന്നു. ക്ലയന്റ് സൈഡിൽ, ഏത് ജനപ്രിയ ഫ്രണ്ട്-എൻഡ് ജെഎസ് ചട്ടക്കൂടുകളായ(framework), [[വ്യൂ.ജെഎസ്|വൂ]](Vue), [[റിയാക്ട് (വെബ് ഫ്രെയിംവർക്ക്)|റിയാക്ട്(React)]], [[സ്വെൽറ്റ്]](Svelte), [[ആംഗുലർ ജെ.എസ്. (പ്രോഗാമിംഗ് ഭാഷ)|ആങ്കുലാർ]](Angular), അല്ലെങ്കിൽ ബ്ലേസ്(Blaze) എന്നിവയ്‌ക്കൊപ്പം മീറ്റിയോർ ഉപയോഗിക്കാൻ കഴിയും. മീറ്റിയോർ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തതാണ് മീറ്റിയോർ. ഈ സ്റ്റാർട്ടപ്പിന് വൈ(Y) കോമ്പിനേറ്റർ<ref>{{cite web | last1=Tan | first1=Garry | title=Meteor (YC S11) raises $11.2M from Andreessen Horowitz and Matrix Partners to create the next Ruby on Rails | url=http://blog.ycombinator.com/meteor-yc-s11-raises-112m-from-andreessen-hor | publisher=[[Y Combinator (company)|Y Combinator]]}}</ref>ഇൻകുബേറ്റ് ചെയ്തു, 2012 ജൂലൈയിൽ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൽ നിന്ന് 11.2 മില്ല്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചു.<ref>{{cite web | last1=Finley | first1=Klint | title=Andreessen Horowitz Keeps Eating The Software World With $11.2 Million Investment In JavaScript Framework Company Meteor | url=https://techcrunch.com/2012/07/25/andreessen-horowitz-keeps-eating-the-software-world-with-11-2-million-investment-in-javascript-framework-company-meteor/ | publisher=[[TechCrunch]] | date=2012-07-25}}</ref> മാട്രിക്സ് പാർട്ണർമാർ, ആൻഡ്രീസെൻ ഹൊറോവിറ്റ്സ്, ട്രിനിറ്റി വെഞ്ച്വർസ് എന്നിവരിൽ നിന്ന് സീരീസ് ബി ഫണ്ടിംഗിൽ മീറ്റിയോർ 20 മില്ല്യൺ ഡോളർ അധികമായി സമാഹരിച്ചു.<ref>{{Cite news|url=https://blog.meteor.com/announcing-our-20m-series-b-funding-49dcfd3c3c6f|title=Announcing our $20m Series B Funding – Meteor Blog|date=2015-05-19|work=Meteor Blog|access-date=2017-09-29|archive-date=2019-10-02|archive-url=https://web.archive.org/web/20191002175117/https://blog.meteor.com/announcing-our-20m-series-b-funding-49dcfd3c3c6f|url-status=dead}}</ref>മീറ്റിയോർ ആപ്ലിക്കേഷനുകൾക്കായി ഒരു എന്റർപ്രൈസ്-ഗ്രേഡ് ഹോസ്റ്റിംഗ് പരിതസ്ഥിതിയായ ഗാലക്സി(Galaxy) വാഗ്ദാനം ചെയ്യുന്നതിലൂടെ ഇത് ലാഭകരമാക്കാൻ ഉദ്ദേശിക്കുന്നു.<ref>{{cite web|url=https://blog.meteor.com/meteors-new-11-2-million-development-budget-7370586949e7|title=Meteor's new $11.2 million development budget – Meteor Blog|date=25 July 2012|website=meteor.com}}</ref> ==ചരിത്രം== ഏകദേശം എട്ട് മാസമായി വികസിപ്പിച്ചുകൊണ്ടിരുന്ന മീറ്റിയോർ 2011 ഡിസംബറിൽ സ്കൈബ്രേക്കിന് കീഴിൽ പുറത്തിറങ്ങി.<ref>{{cite web|url=http://meteor.com/blog/2012/01/20/skybreak-is-now-meteor|title=Skybreak is now Meteor – Meteor Blog|date=20 January 2012|website=meteor.com|access-date=2023-01-07|archive-date=2013-08-05|archive-url=https://web.archive.org/web/20130805152514/http://www.meteor.com/blog/2012/01/20/skybreak-is-now-meteor|url-status=dead}}</ref>2012 ഏപ്രിലിൽ, ചട്ടക്കൂടിനെ മീറ്റിയോർ എന്ന് പുനർനാമകരണം ചെയ്യുകയും ഔദ്യോഗികമായി സമാരംഭിക്കുകയും ചെയ്തു.<ref name=":0">{{cite web|url=https://techcrunch.com/2012/04/11/meteor-launch/|title=Meteor: Etherpad Founder & Other Rockstars Team Up To Make Web App Development A Breeze – TechCrunch|website=techcrunch.com}}</ref>അടുത്ത ഏതാനും മാസങ്ങളിൽ, ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൽ നിന്നുള്ള വലിയ നിക്ഷേപങ്ങളുടെയും സ്റ്റാർട്ടപ്പ് ലോകത്തെ ഉന്നത വ്യക്തികളുടെ അംഗീകാരങ്ങളോടെ<ref name=":0" />മീറ്റിയോർ അതിന്റെ ഉപയോക്തൃ അടിത്തറ ക്രമാനുഗതമായി വർദ്ധിപ്പിച്ചു. പ്രൊഡക്ഷൻ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഇത് സാധാരണയായി ഉപയോഗിക്കപ്പെട്ടു. ==അവലംബം== {{reflist}} ==പുറത്തേക്കുള്ള കണ്ണികൾ == * {{Official website}} {{Application frameworks|state=autocollapse}} {{Rich web applications}} [[വർഗ്ഗം:ജാവാസ്ക്രിപ്റ്റ്]] d4xo57v8jah8e0dqxgcors4o4riklq5 റോസാലിയ (ഉത്സവം) 0 485824 4634142 4634052 2026-06-28T18:36:20Z Meenakshi nandhini 99060 /* റോസ്, വയലറ്റ് ഉത്സവങ്ങൾ */ 4634142 wikitext text/x-wiki {{rough translation|1=ഇംഗ്ലീഷ്|listed=yes|date=2023 മേയ്}} {{prettyurl|Rosalia (festival)}} {{Infobox holiday |holiday_name = റോസാലിയ |type = [[Roman festival]] |longtype = [[religious pluralism|pluralistic]] within the context of [[Religion in ancient Rome|Classical Roman religion]] and [[Imperial cult (ancient Rome)|Imperial cult]] |image = Morgantina39.jpg |image_size = 250px |caption = [[Roman mosaic|Mosaic]] depicting the weaving of rose wreaths<br><small>''([[Villa Romana del Casale|Villa del Casale]], 4th century)''</small> |observedby = [[Roman Empire]] |date = varying dates mainly in May and June |celebrations = |observances = |relatedto = [[Roman funerals and burial|Roman ancestor cult]],<br>[[Dionysia]], [[Adonia]],<br>[[religion in the Roman military]],<br>[[cult of saints|cult of the saints]] }} [[റോമാ സാമ്രാജ്യം|റോമൻ സാമ്രാജ്യത്തിൽ]] റോസാപ്പൂക്കൾ‌ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഉത്സവമായിരുന്നു '''റോസാലിയ''' അഥവാ '''റോസാറിയ'''. ഈ ഉത്സവത്തിന് ഒരു നിശ്ചിത ദിവസമല്ല ഇത് ആഘോഷിച്ചിരുന്നത്. പ്രധാനമായി മെയ് മാസത്തിലായിരുന്നു ഈ ഉത്സവമെങ്കിലും ജൂലൈ മാസം പകുതിവരെ ഏതു ദിവസം വേണമെങ്കിലും ഇത് ആഘോഷിക്കുമായിരുന്നു. ഈ ഉത്സവത്തെ '''റോസാറ്റിയോ''' ("റോസാപ്പൂ അലങ്കാരങ്ങൾ") അല്ലെങ്കിൽ "റോസാപ്പൂഅലങ്കാര ദിവസം" എന്നും വിശേഷിപ്പിക്കാറുണ്ട്. റോസാപ്പൂകളെ കൂടാതെ മറ്റിനം [[വിയോള (സസ്യം)|വയലറ്റ്]] പൂക്കളുപയോഗിച്ചും ഈ ഉത്സവം (വയലറ്റിയോ, വയലറ്റലങ്കാരം, വയലറ്റു ദിനം, " വയലറ്റ് അലങ്കാരദിനം എന്നിങ്ങനെ പലപേരുകളിൽ) ആഘോഷിക്കാറുണ്ടായിരുന്നു.<ref>C.R. Phillips, ''The Oxford Classical Dictionary,'' edited by Simon Hornblower and Anthony Spawforth (Oxford University Press, 1996, 3rd edition), p. 1335; ''[[Corpus Inscriptionum Latinarum|CIL]]'' 6.10264, 10239, 10248 and others. Other names include ''dies rosalis,'' ''dies rosae'' and ''dies rosaliorum'': ''CIL'' 3.7576, 6.10234, 6.10239, 6. 10248.</ref> മരണമടഞ്ഞവരുടെ സ്മരണക്കായി, അവരുടെ കുഴിമാടങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ഒരു ചടങ്ങായാണ് ഈ ഉത്സം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മതപരവും വ്യക്തിപരവുമായി പരേതാത്മാക്കൾക്കായി നടത്തുന്ന അസംഖ്യം ശ്രദ്ധാഞ്ജലികളിൽ ഒന്നായിരുന്നു ഈ പുഷ്പാർപണം. പരമ്പരാഗത ചടങ്ങുകൾക്ക് (മോസ് മയോറം) റോമൻ ജനത എത്രമാത്രം വില കല്പിച്ചിരുന്നു എന്നതിനെയും ഇത് പ്രതിഫലിപ്പിക്കുന്നു. റോമൻ കലണ്ടറിൽ പരേതരുടെ ബഹുമാനാർഥം നിരവധി പൊതു അവധിദിനങ്ങൾ അല്ലെങ്കിൽ സ്മാരക ദിനങ്ങൾ നീക്കിവെക്കപ്പെട്ടിരുന്നു.<ref>Peter Toohey, "Death and Burial in the Ancient World," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), pp. 366–367.</ref> മതപരമായ ഒരു ആവിഷ്‌കാരമെന്ന നിലയിൽ, ഒരു ദേവന്റെ ആരാധനാ പ്രതിമയ്‌ക്കോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടുന്ന മറ്റ് വസ്തുക്കൾക്കോ ഒരു റോസാറ്റിയോ നൽകുന്നു. മെയ് മാസത്തിൽ റോമൻ സൈന്യം റോസ് ഉത്സവമായ റോസാലിയ സിഗ്നോറം ആഘോഷിച്ചിരുന്നു. അതിൽ അവർ സൈനികരുടെ ആദർശങ്ങൾ മാലകളാൽ അലങ്കരിച്ചിരുന്നു. സ്വകാര്യ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും റോസ് ഫെസ്റ്റിവലുകൾ ലാറ്റിനിൽ കുറഞ്ഞത് നാൽപത്തിയൊന്ന് ലിഖിതങ്ങളിലും ഗ്രീക്കിൽ പതിനാറ് ലിഖിതങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഈ ആചരണത്തെ റോഡിസ്മോസ് എന്ന് വിളിക്കുന്നു.<ref>Christina Kokkinia, "Rosen für die Toten im griechischen Raum und eine neue Rodismos Bithynien," ''Museum Helveticum'' 56 (1999), pp. 209–210, noting that ''rhodismos'' is attested in [[glosses]] as equivalent to ''rosalia''.</ref> പൂക്കൾ പുനരുജ്ജീവനത്തിന്റെയും പുനർജന്മത്തിന്റെയും ഓർമ്മയുടെയും പരമ്പരാഗത പ്രതീകങ്ങളായിരുന്നു. റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും ചുവപ്പും പർപ്പിളും രക്തത്തിന്റെ നിറം ഉണർത്തുന്നതായി തോന്നി. അത് ഒരുതരം പാപമോചനമായി കണക്കാക്കി.<ref>Patricia Cox Miller, ''The Corporeal Imagination: Signifying the Holy in Late Ancient Christianity'' (University of Pennsylvania Press, 2009), p. 74.</ref> വസന്തകാലമായിരുന്നു അവയുടെ പൂവിടൽ കാലഘട്ടം, പൂക്കളിൽ അവസാനം വിരിയുന്നത് റോസാപ്പൂക്കളും ആദ്യം വിരിയുന്നത് വയലറ്റ്പ്പൂക്കളുമാണ്. <ref>Christer Henriksén, ''A Commentary on Martial, ''Epigrams'' Book 9'' (Oxford University Press, 2012), p. 59, citing [[Pliny the Elder|Pliny]], ''Natural History'' 21.64–65 and [[Martial]], ''Epigram'' 9.11.1.</ref>ഉത്സവവിരുന്നുകളുടെയും ശവസംസ്ക്കാര വിരുന്നുകളുടെയും ഭാഗമായി, റോസാപ്പൂക്കൾ ""ജീവിതത്തിന്റെയും മരണത്തിന്റെയും ഒരു വിചിത്രമായ വിരുന്ന്... അനന്തവും അജ്ഞാതവുമായ ഒരേ പ്രക്രിയയുടെ രണ്ട് വശങ്ങളായി കണക്കാക്കപ്പെടുന്നു." <ref>[[:ro:Marcu Beza|Marcu Beza]], ''Paganism in Romanian Folklore'' (J.M. Dent, 1928), p. 43.</ref> സാമ്രാജ്യത്തിന്റെ ചില മേഖലകളിൽ, റോസാലിയ [[ഡൈനീഷ്യസ്|ഡയോനിഷ്യസ്]], [[അഡൊണിസ്|അഡോണിസ്]], എന്നീ ദേവന്മാരെ കൂടാതെ മറ്റുദേവന്മാരുടെയും വസന്തകാല ഉത്സവങ്ങളുമായി ഒത്തുചേർന്നു. എന്നാൽ റോസ് അലങ്കാരം ഒരു രീതിയെന്ന നിലയിൽ പ്രത്യേക ദേവതകളുടെ കാർഷികോത്സവമായും പൂർണ്ണമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാൽ യഹൂദ-ക്രിസ്ത്യൻ നോമ്പുകാല അനുസ്മരണത്തിന്റെ സ്‌മാരകോത്സവം ആയി ഇത് മാറി. <ref>A.S. Hooey, "Rosaliae signorum," ''Harvard Theological Review'' 30.1 (1937), p. 30; Kathleen E. Corley, ''Marantha: Women's Funerary Rituals and Christian Origins'' (Fortress Press, 2010), p. 19; Kokkinia, "Rosen für die Toten," p. 208; on Jewish commemoration, Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), pp. 78–81.</ref> ആദ്യകാല ക്രൈസ്തവ എഴുത്തുകാർ റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും കിരീടങ്ങളും മാലകളും വിശുദ്ധരുടെ ആരാധനാലയത്തിലേക്ക് സമർപ്പിക്കുന്ന വിധത്തിൽ റോസാലിയ മാറി. == സാംസ്കാരികവും മതപരവുമായ പശ്ചാത്തലം == [[File:The Roses of Heliogabalus.jpg|thumb|upright=1.3|''[[Lawrence Alma-Tadema|ലോറൻസ് അൽമ-ടഡെമ]] ചിത്രീകരിച്ച [[The Roses of Heliogabalus|ദി റോസെസ് ഓഫ് ഹെലിയോഗബാലസ്]] (1888):19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലൈംഗിക ചൂഷണത്തിന് കാരണമായ പുഷ്പങ്ങൾ കൊണ്ടുള്ള വീർപ്പുമുട്ടൽ " <ref>Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 142.</ref>]] [[ഗ്രീസ്|ഗ്രീസിലും]] [[റോം|റോമിലും]] പുഷ്പങ്ങളും മാലകളും ഉത്സവവേളകളിൽ പുരുഷന്മാരും സ്ത്രീകളും ധരിച്ചിരുന്നു.<ref>Mireille M. Lee, "Clothing," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 231.</ref> റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും മാലകൾ സംയോജിപ്പിച്ചോ അല്ലെങ്കിൽ പ്യത്യേകമായോ, ആർക്കൈക് കാലഘട്ടത്തിൽ ഗ്രീക്ക് ഗാനരചനയിൽ ലൈംഗിക രംഗങ്ങൾ, വധുവിന്റെ ഘോഷയാത്രകൾ, മദ്യപാന പാർട്ടികൾ എന്നിവ അലങ്കരിച്ചിരുന്നു. <ref>[[C. M. Bowra]], ''Greek Lyric Poetry: From Alcman to Simonides'' pp. 108, 191, 264; Patricia A. Rosenmeyer, ''The Poetics of Imitation: Anacreon and the Anacreontic Tradition'' (Cambridge University Press, 1992), ''[https://books.google.com/books?id=rIqsUZyYMQAC&q=roses#v=snippet&q=roses&f=false passim.]''</ref> ലാറ്റിൻ സാഹിത്യത്തിൽ, "റോസാപ്പൂക്കളിലും വയലറ്റുപ്പൂക്കളിലും" ആയിരിക്കുക എന്നതിനർത്ഥം അതിയായ ആനന്ദം അനുഭവിക്കുക എന്നതാണ്. <ref>Henriksén, ''A Commentary on Martial,'' p. 59, citing [[Cicero]], ''Tusculan Disputations'' 5.73.</ref> പുഷ്പങ്ങളും മാലകളും "ധരിക്കുന്നവരെ ആഘോഷകരായും മാത്രമല്ല ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും സംക്ഷിപ്തതയുടെയും മുഖഭാവമായും കാണുന്നു." <ref>Karen K. Hersch, ''The Roman Wedding: Ritual and Meaning in Antiquity'' (Cambridge University Press, 2010), p. 91.</ref> റോസുകളും വയലറ്റുകളും റീത്തുകളിലും ഏറ്റവും പ്രചാരമുള്ള പുഷ്പങ്ങളായിരുന്നു. മാത്രമല്ല ചിലപ്പോൾ സമ്മാനമായും നൽകിയിരുന്നു.<ref>Henriksén, ''A Commentary on Martial,'' p. 256, citing [[Martial]] 9.60; [[Pliny the Elder|Pliny]], ''[[Natural History (Pliny)|Natural History]]'' 21.14; [[Ovid]], ''[[Metamorphoses]]'' 12.410; [[Statius]], ''Silvae'' 1.2.22. [[Ludwig Friedländer]], ''Roman Life and Manners under the Early Empire'', translated by A.B. Gough (Routledge,1913), vol. 4, pp. 144–145, notes that Roman ''violae'' may at times refer to the [[Erysimum|wallflower]] or [[Matthiola|stock]] as well as violets.</ref> ചില ദേവതകളുമായി പൂക്കൾ ബന്ധപ്പെട്ടിരുന്നു. അല്ലെങ്കിൽ അഫ്രോഡൈറ്റ് (റോമൻ [[വീനസ്|വീനസ്]]), [[പെർസഫനി|പെർസെഫോൺ]]<ref>Monica S. Cyrino, ''Aphrodite'' (Routledge, 2010), p. 36; ''Corinth. The Sanctuary of Demeter and Kore: Terracotta Figurines of the Classical, Hellenistic, and Roman Periods'' (ASCSA, 2000), vol. 18, pt. 4, pp. 124–125.</ref> ([[Proserpina|പ്രോസെർപീന]]), [[Chloris|ക്ലോറിസ്]] <ref>Ada Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'' (Cambridge University Press, 2007), p. 316.</ref> ([[Flora (mythology)|ഫ്ലോറ]]) തുടങ്ങി ചില ദേവന്മാർക്ക് പൂക്കൾ അർപ്പിച്ചിരുന്നു. റോസാപ്പൂക്കളും സുഗന്ധങ്ങളും [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റിന്റെയും]] <ref>Cyrino, ''Aphrodite,'' pp. 35–39; Ian Du Quesnay, "Three Problems in Poem 66," in ''Catullus: Poems, Books, Reader'' (Cambridge University Press, 2012), pp. 165–166.</ref> [[ഡൈനീഷ്യസ്|ഡയോനിഷ്യസിന്റെയും]] പ്രത്യേക സവിശേഷതയായായി കരുതിയിരുന്നു. പ്രത്യേകിച്ചും ഇംപീരിയൽ കാലഘട്ടത്തിലെ കവിതകളിൽ മദ്യപാനികൾക്കോ [[Eros|ഇറോസിന്റെ]] സാന്നിധ്യത്തിനോ ഉള്ള വൈൻ ദേവൻ ("സ്നേഹം, ആഗ്രഹം") ആയും കണ്ടിരുന്നു. <ref>[[M.L. West]], "The ''Anacreontea''," in ''Hellenica: Selected Papers on Greek Literature and Thought. Volume II: Lyric and Drama'' (Oxford University Press, 2013), vol. 2, pp. 388–389; Laura Miguélez-Cavero, ''Poems in Context: Greek Poetry in the Egyptian Thebaid 200-600 AD'' (Walter de Gruyter, 2008), pp. 130–134 (on the wine of Dionysus as having a potent fragrance that competes with that of flowers such as roses); Xavier Riu, ''Dionysism and Comedy'' (Rowman & Littlefield, 1999), p. 108; Edoarda Barra-Salzédo, ''En soufflant la grâce: Âmes, souffles et humeurs en Grèce ancienne'' (Jérôme Villon, 2007), p. 178.</ref> ഗ്രീക്ക് റൊമാൻസ് നോവൽ [[Daphnis and Chloe|ഡാഫ്‌നിസ് ആൻഡ് ക്ലോയി]] (എ.ഡി. രണ്ടാം നൂറ്റാണ്ട്) ഡയോനിഷ്യസിനുള്ള ഒരു പുണ്യസ്ഥലത്തെ കേന്ദ്രീകരിച്ച് ധാരാളം സസ്യജാലങ്ങളിൽ റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും ഉള്ള ഒരു [[Pleasure garden|ആനന്ദ ഉദ്യാനത്തെ]] കുറിച്ച് വിവരിക്കുന്നു. <ref>A.R. Littlewood, "Ancient Literary Evidence for the Pleasure Gardens of Roman Country Villas," in ''Ancient Roman villa Gardens,'' Dumbarton Oaks Colloquium on the History of Landscape Architecture 10 (Dumbarton Oaks, 1987), p. 28.</ref> റോമിൽ വീനസ് പൂന്തോട്ടങ്ങളുടെയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായിരുന്നു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 42.</ref> [[Veneralia|ഏപ്രിൽ ഒന്നിന്]] വീനസിന്റെ ആചാരപരമായ ശുദ്ധീകരണത്തിലും (ലാവറ്റിയോ) ഏപ്രിൽ 23 ന് അവരുടെ ബഹുമാനാർത്ഥം ആഘോഷിച്ച വൈൻ ഫെസ്റ്റിവലിലും ([[Vinalia|വിനാലിയ]]) വീനസിന് റോസാപ്പൂവ് നൽകിയിരുന്നു.<ref>Ovid, ''Fasti'' 4.138 and 869f.; Hooey, "Rosaliae signorum," p. 27.</ref> പുഷ്പങ്ങളുടെ ആഡംബര പ്രദർശനം സൗഹൃദത്തിന്റെയും വിശാലമനസ്കതയുടെയും പ്രതീകമായിരുന്നു. [[പാപ്പിറസ്|പാപ്പൈറസിൽ]] അവശേഷിക്കുന്ന ഒരു സാമ്രാജ്യപരമായ കാലഘട്ടത്തിലെ [[Business letter|വാണിജ്യപരമായ കത്തിൽ]], കല്യാണത്തിന് ആവശ്യമുള്ള പൂക്കളിന് റോസ് വിളവെടുപ്പ് അപര്യാപ്തമാണെന്ന് കാണിച്ചുകൊണ്ട് വിഷമിക്കുന്ന ഒരു മണവാളന്റെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. വിവാഹത്തിന് ആവശ്യമുള്ള റോസ് വിളവെടുപ്പ് അപര്യാപ്തമായതിനാൽ അവർ അഭ്യർത്ഥിച്ച 2,000 ന് പകരം 4,000 [[നാർസിസസ് (സസ്യം)|നാർസിസസ്]] പൂക്കൾ അയച്ചുകൊണ്ട് വിതരണക്കാർ നഷ്ടപരിഹാരം നൽകുകയുണ്ടായി. <ref>''[[Oxyrhynchus Papyri]]'' 331.1–21; ''The Oxford Encyclopedia of Ancient Greece and Rome,'' p. 30.</ref> പുഷ്പങ്ങൾ റോമൻ വിവാഹങ്ങളുടെ ഭാഗമായിരുന്നപ്പോൾ, മണവാളൻ മണവാട്ടിയെക്കാൾ പുഷ്പകിരീടം ധരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. [[Statius|സ്റ്റാറ്റിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്) വരനെ [[റോസ റൂബിജിനോസ|റോസാപ്പൂവ്]], [[വിയോള (സസ്യം)|വയലറ്റ്]], [[ലില്ലി]] എന്നിവയുടെ റീത്ത് ധരിപ്പിച്ചിരുന്നതായി വിവരിക്കുന്നു. <ref>Statius, ''Silvae'' 1.20; Hersch, ''The Roman Wedding,'' p. 90.</ref> ചക്രവർത്തി ഔദ്യോഗികമായി ഒരു നഗരത്തിലെത്തിയപ്പോൾ, സ്വാഗതസംഘത്തിൽ നിന്നുള്ള അഭിവാദ്യത്തിന്റെ ചടങ്ങുകളിലും പുഷ്പമാലകൾ ഉണ്ടായിരുന്നിരിക്കാം. <ref>"Triumph," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 123.</ref> [[Augustan History|ഹിസ്റ്റോറിയ അഗസ്റ്റയിലെ]] ("മിക്കവാറും സാങ്കൽപ്പികം"), ഒരു വിവരമനുസരിച്ച്, അത്യന്തം സുഖലോലുപനായ ചക്രവർത്തിയായ [[Elagabalus|ഹെലിയോഗബാലസ്]] അതിഥികളെ തന്റെ ഔദ്യോഗികവിരുന്നുകളിലൊന്നിൽ റോസ് ദളങ്ങളുടെ ഹിമപാതം കൊണ്ട് മൂടിയതായി പറയപ്പെടുന്നു. <ref>''The Classical Tradition'', edited by Anthony Grafton, Glenn W. Most, Salvatore Settis (Harvard University Press, 2010), p. 524.</ref> ഗ്രീക്ക് സംസ്കാരത്തിൽ, വിജയകരമായ ഒരു കായികതാരത്തിന്റെയോ വധുവിന്റെ ദമ്പതികളുടെയോ മുകളിലൂടെ ഇലകളോ പുഷ്പ ദളങ്ങളോ ചൊരിയുന്നതാണ് ഫൈലോബോളിയ.<ref>Stephen G. Miller, ''The Berkeley Plato'' (University of California Press, 2009), p. 43; Bruno Currie, ''Pindar and the Cult of Heroes'' (Oxford University Press, 2005), p. 141; John H. Oakley and Rebecca H. Sinos, ''The Wedding in Ancient Athens'' (University of Wisconsin Press, 1993), p. 27.</ref> [[File:José de Ribera 064.jpg|thumb|left|upright=1.2|[[José de Ribera|ഹോസെ ഡി റിബെര]]യുടെ വീനസും അഡോണിസും (1637) അഡോണിസിന്റെ ശരീരത്തിന് മുകളിൽ റോസ് കിരീടം ധരിച്ച വീനസ്]] പ്രാചീനമായ പൗരാണികശാസ്‌ത്രത്തിൽ രക്തവും പുഷ്പങ്ങളും ദൈവിക രൂപാന്തരീകരണത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കഥകൾ ഉൾക്കൊള്ളുന്നു. <ref name="Miller-p74">Miller, ''The Corporeal Imagination,'' p. 74.</ref>അഫ്രോഡൈറ്റിന്റെ പ്രിയപ്പെട്ട അഡോണിസ് ഒരു വേട്ടയ്ക്കിടെ ഒരു പന്നിയാൽ കൊല്ലപ്പെട്ടപ്പോൾ, അവന്റെ രക്തത്തിൽ നിന്ന് ഒരു പുഷ്പം ഉണ്ടായി. [[Cybele|സൈബലിലെ]] റോമൻ ആചാരങ്ങളുടെ കേന്ദ്രകഥയിൽ സൈബലിന്റെ ഭർത്താവായ [[Attis|ആറ്റിസിന്റെ]] സ്വയം ഉണ്ടാക്കിയ വൃഷണച്ഛേദത്തിലെ രക്തത്തിൽ നിന്ന് വയലറ്റ് നിറമുള്ള പുഷ്പം മുളച്ചു. [[On the Origin of the World|ഓൺ ദി ഒറിജിൻ ഓഫ് ദി വേൾഡ്]] എന്ന ഗ്നോസ്റ്റിക് പാഠത്തിൽ, ഒരുപക്ഷേ നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ <ref>Hans-Gebhard Bethge, Bentley Layton, Societas Coptica Hierosolymitana, "''On the Origin of the World'' (II,5 and XIII,2)," in ''The Nag Hammadi Library in English: The Definitive New Translation of the Gnostic Scriptures Complete in One Volume'' (Brill, 1977, rev. ed. 1996), p. 170.</ref> ഈറോസുമായി ലൈംഗികമായി ഒന്നിച്ചതിനുശേഷം [[Cupid and Psyche|സൈക്കിന്റെ]] കന്യാരക്തത്തിൽ നിന്ന് ("ആത്മാവ്") സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പുഷ്പമാണ് റോസ്. <ref>The examples of Attis, Adonis, ''On the Origin of the World'' from Miller, ''The Corporeal Imagination,'' p. 74.</ref>നാലാം നൂറ്റാണ്ടിലെ [[Gallo-Roman culture|ഗാലോ-റോമൻ]] കവി [[Ausonius|ഔസോണിയസ്]] ''കുപിഡ് ക്രൂസിഫൈഡ്'' എന്ന കവിതയിൽ, കുപിഡ് (റോമിനു തുല്യമായ ഇറോസ്) പ്രണയത്തിൽ നിരാശരായ ദേവതകളാൽ അധോലോകത്തിൽ പീഡിപ്പിക്കപ്പെടുന്നു. അവന്റെ മുറിവുകളിൽ നിന്നുള്ള രക്തം റോസാപ്പൂവ് വളരാൻ കാരണമാകുന്നതായി പറയുന്നു. <ref name="Miller-p75">Miller, ''The Corporeal Imagination,'' p. 75.</ref> [[Ancient Egyptian religion|ഈജിപ്ഷ്യൻ മതത്തിൽ]], ലോറൽ, [[Palm branch|ഈന്തപ്പനയുടെ കൊമ്പ്]], തൂവലുകൾ, [[പാപ്പിറസ്]] അല്ലെങ്കിൽ വിലയേറിയ ലോഹങ്ങളുടെ ശവസംസ്ക്കാര റീത്തുകൾ എന്നിവ മരണാനന്തര ജീവിതത്തിന്റെ [[Ancient Egyptian afterlife beliefs|വേയിംഗ് ഓഫ് ഹാർട്ട്]] ചടങ്ങിൽ എത്തപ്പെടുമ്പോൾ മരണപ്പെട്ടയാൾക്ക് ലഭിക്കേണ്ട "[[Crown of justification|ന്യായീകരണത്തിന്റെ കിരീടത്തെ]]" ഇത് പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വ കാലഘട്ടത്തിൽ, [[Romanization (cultural)|റോമൻ സംസ്ക്കാരത്തിൽ]] [[ഐസിസ്|ഐസിസ്]] ആരാധനയുടെ സ്വാധീനത്തിൽ റീത്ത് റോസാപ്പൂക്കളായിരുന്നിരിക്കാം. <ref>Lorelei H. Corcoran and Marie Svoboda, ''Herakleides: A Portrait Mummy from Roman Egypt'' (Getty Publications, 2010), p. 32.</ref> മാർച്ച് 5 ന് സാമ്രാജ്യത്വ അവധിക്കാലമായ [[Navigium Isidis|നവിജിയം ഐസിഡിസിനെ]] തുടർന്ന് ഐസിസിന്റെ പ്രതിമ റോസാപ്പൂക്കളാൽ അലങ്കരിച്ചിരുന്നു. ഐസിസിന്റെ ജലയാത്രയെ ഒരു ആചാരപരമായ ഘോഷയാത്രയുടെ ഭാഗമായി പ്രതിനിധീകരിച്ചു. <ref>Apuleius, ''[[The Golden Ass|Metamorphoses]]'' 11.6.1; Miller, ''The Corporeal Imagination,'' p. 74.</ref> [[അപൂലിയസ്|അപുലിയസിന്റെ]] രൂപാന്തരീകരണത്തിൽ,, നായകനായ ലൂസിയസ് ഒരു കഴുതയായി രൂപാന്തരപ്പെടുന്നു. എന്നാൽ വീണ്ടെടുപ്പിന്റെ ഒരു യാത്രയ്ക്ക് ശേഷം റോസാപ്പൂവ് കഴിക്കുകയും ഐസിസിന്റെ നിഗൂഢതകളിലേക്ക് ഒരു തുടക്കമാകുന്നതിലൂടെ മനുഷ്യരൂപത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. <ref name="Miller-p74" /> റോഡോഫോറിയ എന്ന ഉത്സവം മൂന്ന് ഗ്രീക്ക് പപ്പൈറിയിൽ സംരക്ഷിക്കപ്പെടുന്നു. ഇത് ഐസിസിനുവേണ്ടി "റോസ്-ചുമക്കുന്ന"തായിരിക്കാം, അല്ലെങ്കിൽ റോസാലിയയുടെ ഗ്രീക്ക് നാമമായിരിക്കാം.<ref>[[J. Gwyn Griffiths]], ''Apuleius of Madaurus: The Isis-Book: (Metamorphoses, Book XI)'' (Brill, 1975), pp 160–161.</ref> == ശവസംസ്കാര പുഷ്പങ്ങളായി റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും == [[File:Fresco Fragment with Four Cupids Hanging Garlands - Google Art Project.jpg|thumb|upright=1.4|The making of rose garlands by multiple [[Cupid and Psyche|Cupids and Psyches]], in a wall painting from [[Pompeii]]: the Psyche on the right holds a [[patera|libation bowl]], a symbol of religious piety often depicted as a [[Rosette (design)|rosette]]<ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref>]] റോസാപ്പൂക്കൾക്ക് ഗ്രീസിൽ ശവസംസ്കാരചടങ്ങുകളിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പക്ഷേ പ്രത്യേകിച്ചും ഇത് റോമാക്കാർക്കിടയിൽ മരണവും ശവസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. <ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref> ഗ്രീസിൽ റോസാപ്പൂക്കൾ ശവസംസ്കാരങ്ങളിലും [[ശിലാഫലകം|ശിലാഫലകങ്ങളിലും]] മിക്കപ്പോഴും പെൺകുട്ടികളുടെ ശവകുടീരത്തിലെ സ്‌മാരകഫലകങ്ങളിലും കാണപ്പെടുന്നു. <ref>Frederick E. Brenk, ''Clothed in Purple Light: Studies in Vergil and in Latin Literature'' (Franz Steiner, 1999), pp. 87, 102.</ref>സാമ്രാജ്യപരമായ കാലഘട്ടത്തിലെ ഗ്രീക്ക് ശവകുടീരത്തിലെ സ്‌മാരകങ്ങളെ, അവിവാഹിതയായ പെൺകുട്ടിയുടെ മരണത്തെ വസന്തകാലത്ത് വെട്ടിമാറ്റുന്ന ഒരു വിടർന്നുവരുന്ന റോസാപ്പൂവുമായി താരതമ്യപ്പെടുത്തുന്നു. ഒരു യുവതി തന്റെ വിവാഹ വസ്ത്രത്തിൽ അടക്കംചെയ്താൽ അത് "ഒരു പൂന്തോട്ടത്തിലെ റോസ് പോലെയാണ്"; എട്ട് വയസുള്ള ഒരു ആൺകുട്ടി റോസാപ്പൂവ് പോലെയും അത് "[[Erotes|ഈറോട്ടിന്റെ]] മനോഹരമായ പുഷ്പം" ("ലവ്സ്" അല്ലെങ്കിൽ കുപിഡ്സ്) പോലെയും ആണ്. <ref>Brenk, ''Clothed in Purple Light,'' p. 87, note 2.</ref> പുഷ്പിക്കുന്നത് യുവത്വത്തിന്റെയും ദുഃഖാചരണത്തിന്റെയും പ്രതീകമെന്ന നിലയിൽ, റോസ് പലപ്പോഴും അകാലത്തിൽ പൊലിഞ്ഞുപോയ മരണത്തെ അടയാളപ്പെടുത്തുന്നു. <ref name="Brenk-p88">Brenk, ''Clothed in Purple Light,'' p. 88.</ref> [[ഇലിയഡ്|ഇലിയഡിൽ]], മരണത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശരീരത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റ്]] [[Hector|ഹെക്ടറുടെ]] മൃതദേഹം "റോസാപ്പൂവിന്റെ എണ്ണയും"<ref>As translated by [[Robert Fagles]].</ref> [[അംബ്രോസിയ]]യും ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നു. <ref>''Iliad'' 23.185–187; Cyrino, ''Aphrodite,'' pp. 63, 94. Wooden cult statues might be anointed periodically with rose oil as a preservative, according to [[Pausanias (geographer)|Pausanias]] (9.41.7): Barbara Breitenberger, ''Aphrodite and Eros: The Development of Greek Erotic Mythology'' (Routledge, 2007), p. 60.</ref> ഗ്രീക്ക്, ലാറ്റിൻ കവിതകളിൽ, [[Elysium|എലിസിയൻ വയലുകളിൽ]] അനുഗൃഹീതമായ മരണാനന്തര ജീവിതത്തിൽ റോസാപ്പൂവ് വളരുന്നു.<ref>Brenk, ''Clothed in Purple Light,'' pp. 102–104, 113, citing [[Pindar]], frg. 129 (edition of Snell); [[Propertius]] 4.7.59–62.</ref> മരിച്ചവർക്കുള്ള രക്തരഹിത ബലിയിൽ റോസ് മാലകളും വയലറ്റുപ്പൂക്കളും വൈൻ [[Libation|ലിബേഷൻ]] എന്നിവ ഉൾപ്പെടുന്നു. <ref>Hersch, ''The Roman Wedding,'' p. 91, citing Ovid.</ref> ലാറ്റിൻ പർപ്യൂറിയസ് ചുവപ്പ് മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും മരണത്തിന്റെ പുഷ്പങ്ങളായി മാറി.<ref name="Brenk-p88" /> പുരാതന പദോൽപ്പത്തിയിൽ, പർപ്യൂറിയസ് ഗ്രീക്ക് പോർഫിറിയോസുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ചർമ്മത്തിൽ ചതവിലോ മുറിവിലോ കൂടി പർപ്പിൾ രക്തം നനയുന്നതായി ഇത് അർത്ഥമാക്കുന്നു. <ref name="Brenk-p88" /> [[Augustan literature (ancient Rome)|അഗസ്റ്റൻ]] ഇതിഹാസകവി [[വിർജിൽ|വെർജിൽ]] ഒരു പർപ്പിൾ പുഷ്പത്തിന്റെ രൂപകം യുദ്ധത്തിൽ ചെറുപ്പക്കാരുടെ അകാലവും രക്തരൂക്ഷിതവുമായ മരണത്തെ വിവരിക്കുന്നു. <ref>Vergil, ''[[Aeneid]]'' 6.884 and 9.434–437; Brenk, ''Clothed in Purple Light,'' pp. 89–90, 112–113.</ref> [[Pallas (son of Evander)|പല്ലാസിന്റെ]] മരണം ആറ്റിസിന്റെ വയലറ്റിനെയും [[അപ്പോളോ]]യുടെ പ്രിയപ്പെട്ട [[ഹയാസിന്തസ്|ഹയാസിന്തസിന്റെ]] മരണപ്പെടുന്ന രക്തത്തിൽ നിന്ന് ഉണ്ടാകുന്ന [[ഹയാസിന്ത് (സസ്യം)|ഹയാസിന്തിനെയും]] ഉളവാക്കുന്നു.<ref>J.D. Reed, ''Virgil's Gaze: Nation and Poetry in the Aeneid'' (Princeton University Press, 2007), p. 22.</ref> പുൽമേടിലെ റോസാപ്പൂവിന്റെ "രക്തരൂക്ഷിതമായ ഗാംഭീര്യത്തെക്കുറിച്ച്" [[Claudian|ക്ലോഡിയൻ]] എഴുതുന്നു. ഇതിൽ പ്രോസെർപീനയെ അധോലോകത്തിലേക്ക് ഹയാസിന്തുകൾ വയലറ്റുകൾ എന്നിവയോടൊപ്പം തട്ടിക്കൊണ്ടുപോകുന്നതിലൂടെ സമൃദ്ധമായ സസ്യജാലങ്ങൾ സംഭാവനയായി നൽകുന്നു. <ref>Claudian, ''De rapto Proserpina'' 2.92–93: ''sanguineo splendore rosas.''</ref>റോസാപ്പൂവും മുള്ളുകളുടെ സ്ഥിരമായ സാന്നിധ്യവും പ്രണയത്തിന്റെ സംവാദത്തിൽ പോലും ആപത്തു സൂചിപ്പിക്കുന്ന രക്തച്ചൊരിച്ചിലിനെയും മരണത്തെയും കാണിക്കുന്നു.<ref>Rosenmeyer, ''The Poetics of Imitation,'' pp. 211–212.</ref> [[File:Maenad and Cupid MAN Napoli Inv110591.jpg|thumb|പോംപൈയിലെ [[Lucius Caecilius Iucundus|ലൂസിയസ് സിസിലിയസ് യൂക്കുണ്ടസിന്റെ]] ഭവനത്തിൽ നിന്നുള്ള ഒരു ചുമർചിത്രത്തിൽ, ഒരു പുഷ്പചക്രം അണിഞ്ഞിരിക്കുന്ന [[maenad|മെനഡ്]] (ഡയോനിഷ്യസിന്റെ പരിചാരകൻ) കൈയിൽ ഒരു റോസാപ്പൂ പിടിച്ചിരിക്കുന്ന കുപിഡിനെ എടുത്തുകൊണ്ട് നിൽക്കുന്നു.]] നേരെമറിച്ച്, ഒരു ശവസംസ്ക്കാര സന്ദർഭത്തിൽ റോസാപ്പൂവ് ഉത്സവ വിരുന്നിനെ സൂചിപ്പിക്കാം, കാരണം റോമൻ കുടുംബങ്ങൾ വർഷത്തിലുടനീളം നിരവധി തവണ ശ്മശാന സ്ഥലങ്ങളിൽ ലിബേഷനായി കൂടിക്കാഴ്ചകൾ നടത്തുകയും അവർ ഒന്നിച്ച് ഭക്ഷണവും പങ്കിട്ട് മരിച്ച പ്രിയപ്പെട്ടവരുടെ വിലപ്പെട്ട ഓർമ്മകളും കുടുംബത്തിലൂടെ ജീവിതത്തിന്റെ തുടർച്ചയും ആഘോഷിച്ചിരുന്നു. <ref>J.M.C. Toynbee, ''Death and Burial in the Roman World'' (Johns Hopkins University Press, 1971, 1996), pp. 62–63; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs'', Bar International Series 1768 (Oxford, 2008), pp. 59–68.</ref> റോമൻ ശവകുടീര ചിത്രങ്ങളിൽ, ചുവന്ന റോസാപ്പൂക്കൾ പലപ്പോഴും നിലത്ത് എത്തുന്നവിധത്തിൽ സമൃദ്ധമായി വിതറിയിരുന്നു. <ref name="Brenk-p88" /> ഈ ഇളം പുഷ്പങ്ങൾ ഒരു ശാശ്വത മായറോസാലിയ സൃഷ്ടിക്കുകയും റോമൻ വിശ്വാസങ്ങളുടെ ആത്മാവിന്റെ തുടർച്ചയായ അസ്തിത്വത്തിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു<ref>Toynbee, ''Death and Burial in the Roman World'', p. 63.</ref>. ഒരു ലാറ്റിൻ ശവകുടീരത്തിലെ സ്‌മാരകലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: മരണപ്പെട്ടയാളുടെ അസ്ഥികളോ ചാരമോ പുഷ്പങ്ങൾ സൃഷ്ടിക്കുന്നതായി സങ്കൽപ്പിക്കാം<blockquote>''ഭക്തിയാൽ സമ്പന്നനായ ഒപ്‌റ്റാറ്റസ് എന്ന കുട്ടി ഇവിടെയുണ്ട്: അവന്റെ ചിതാഭസ്മം വയലറ്റുപ്പൂക്കളും റോസാപ്പൂക്കളും ആയിരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇപ്പോൾ അവന്റെ [[Terra (mythology)|അമ്മയായ ഭൂമി]] അവന്റെ മേൽ പ്രകാശമായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരണം ആൺകുട്ടിയുടെ ജീവിതം ആർക്കും ഒരു ഭാരമായിരുന്നില്ല.<ref>Toynbee, ''Death and Burial in the Roman World'', p. 37.</ref></blockquote> ചില ശവകുടീരങ്ങളിലും [[Mausoleum|സ്മാരകമണ്ഡപങ്ങളിലും]] റോസാപ്പൂവ് നട്ടുപിടിപ്പിച്ചു. അലങ്കാരത്തിനായി റോസാപ്പൂവ് നട്ടുവളർത്തുന്നതിനോ സെമിത്തേരി പരിപാലനത്തിനോ ഭരണപരമായ ചെലവുകൾക്കോ വിൽക്കാൻ ഉൽപാദിപ്പിക്കുന്നതിനോ വേണ്ടി തൊട്ടടുത്തുള്ള മൈതാനങ്ങൾ പൂന്തോട്ടങ്ങളായി ഉപയോഗിച്ചിരുന്നു. <ref>Toynbee, ''Death and Burial in the Roman World'', pp. 97–98; Claire Holleran, ''Shopping in Ancient Rome: The Retail Trade in the Late Republic and the Principate'' (Oxford University Press, 2012), p. 119; John S. Kloppenborg and Richard S. Ascough, ''Greco-Roman Associations: Texts, Translations, and Commentary. I: Attica, Central Greece, Macedonia, Thrace'' (Walter de Gruyter, 2011), vol. 1, p. 327 (in regard to bequests made to associations, who might use surplus profit to benefit the membership).</ref> 19 മുതൽ 21 വരെ നൂറ്റാണ്ടുകളിൽ, മുറിച്ചതും നട്ടുവളർത്തുന്നതുമായ പുഷ്പങ്ങളുടെ എണ്ണം ഇറ്റാലിയൻ ശ്മശാനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. അത് ആംഗ്ലോ-അമേരിക്കൻ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമാണ്. <ref>Jack Goody and Cesare Poppi, "Flowers and Bones: Approaches to the Dead in Anglo-American and Italian Cemeteries," in ''Modes of Comparison: Theory and Practice'' (University of Michigan Press, 2006), pp. 420–456; the epitaph of Optatus provides an [[Epigraph (literature)|epigraph]] for the article. See p. 451, note 60, on the possible connection of the Rosalia to the [[Romania|Romanian]] festival of [[Rusalii]] at [[Whitsuntide]], with a citation of Gail Kligman, ''Căluş: Symbolic Transformation in Romanian Ritual'' (University of Chicago Press, 1981), and see also Beza, ''Paganism in Romanian Folklore,'' pp. 42–43.</ref> ഈ വ്യത്യാസം റോമൻ കത്തോലിക്കാ സമ്പ്രദായങ്ങളിലൊന്നായി വിമർശിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി ചില പ്രൊട്ടസ്റ്റന്റ്‌ സഭകൾ, പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ "പുറംജാതി" പോലുള്ളവയും ഉത്ഭവിക്കാൻ കാരണമായി.<ref>Goody and Poppi, "Flowers and Bones," p. 442.</ref> == റോസ്, വയലറ്റ് ഉത്സവങ്ങൾ == [[File:Statua di silvano forse da italia, II-III sec 01.JPG|thumb|upright=.5|മാതളനാരങ്ങ, മുന്തിരി, മറ്റ് ഉൽ‌പന്നങ്ങൾ എന്നിവ കൈവശമുള്ള സിൽ‌വാനസിനെ ശ്രദ്ധിക്കുന്ന നായ (രണ്ടാം-മൂന്നാം നൂറ്റാണ്ട്)]] ശവസംസ്കാര കലയിൽ റോസാപ്പൂവിന് ഒരു നീണ്ട പാരമ്പര്യമുണ്ടായിരുന്നുവെങ്കിലും, <ref>Carole E. Newlands, ''Statius. Silvae Book II'' (Cambridge University Press, 2011), p. 94.</ref> റോമൻ റോസ് ഉത്സവത്തിന്റെ ആദ്യകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ജൂൺ 20-ന് ആഘോഷം നടത്തിയിരുന്ന<ref>[[Robert E.A. Palmer]], "Silvanus, Sylvester, and the Chair of St. Peter," ''Proceedings of the American Philosophical Society'' 122.4 (1978), p. 226.</ref>ഡൊമിഷ്യൻ (എ.ഡി. 81-96), ഭരണകാലത്ത് ആയിരുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 10.444.</ref> വനപ്രദേശ ദേവനായ [[Silvanus (mythology)|സിൽവാനസിനായി]] സമർപ്പിച്ച [[Lucania|ലൂക്കാനിയയിലെ]] ഒരു പുരോഹിത സംഘടനയാണ് ([[Collegium (ancient Rome)|കൊളീജിയം]]) ഈ ലിഖിതം നിർമ്മിച്ചത്. ഇത് ചക്രവർത്തിയുടെ ക്ഷേമത്തിനായുള്ള നേർച്ചകൾ രേഖപ്പെടുത്തുകയും വർഷത്തിൽ അഞ്ച് തവണ സിൽവാനസിന് ഒരു യാഗം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അവയിൽ റോസാലിയയും ഉൾപ്പെട്ടിരുന്നു. സിൽ‌വാനസിനെ കാടിന്റെ ദേവതയായി കണക്കാക്കുന്നുണ്ടെങ്കിലും, [[പെരുംജീരകം|ഫെന്നെൽ]] പൂച്ചെടികളെയും ലില്ലിപ്പൂക്കളെയും വഹിക്കുന്നതായി വെർജിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.<ref>Vergil, ''Eclogue'' 10.25.</ref> മറ്റ് ലിഖിതങ്ങളിലെ, മൂന്ന് ദാതാക്കൾ സിൽ‌വാനസിന് ആന്തസ് (ഗ്രീക്ക് ആന്തോസ്, "ഫ്ലവർ") എന്ന സംസ്കാരനാമം സംഭാവനയായി നൽകി. കുറച്ച് വ്യാഖ്യാനങ്ങളിൽ, നാലാമത്തേ ദാതാവ്, സിൽ‌വാനസ് [[Flora (mythology)|ഫ്ലോറയുടെ]] പുല്ലിംഗമായ ഫ്ലോറസ് എന്ന ലാറ്റിൻ നാമത്തിൽ നിന്ന് ഉണ്ടായതായിരിക്കാമെന്നു പറയുന്നു. <ref>Palmer, "Silvanus, Sylvester, and the Chair of St. Peter," p. 226.</ref> മരങ്ങൾ സസ്യജീവിതത്തിന്റെ രൂപമായതിനാൽ സിൽ‌വാനസിന്റെ പ്രതീകമാണ്. പുഷ്പങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവ്യക്തമാണ്. പ്രധാനമായും [[Danubian provinces|ഡാനൂബിയൻ പ്രവിശ്യകളിൽ]] കാണപ്പെടുന്ന [[Silvanae|സിൽവാനെയുടെ]] സ്ത്രീ പ്രതിരൂപങ്ങളിൽ ചിലപ്പോൾ പൂച്ചട്ടികളോ റീത്തുകളോ ചുമക്കുന്നതായി ചിത്രീകരിക്കുന്നു. <ref>Peter F. Dorcey, ''The Cult of Silvanus: A Study in Roman Folk Religion'' (Brill, 1992), p. 44.</ref> "ട്രീ-ബെയറർ" എന്നർത്ഥം വരുന്ന ഡെൻഡ്രോഫോറസ് എന്ന വിശേഷണത്തിലൂടെ, റോമൈസ്ഡ് ആറ്റിസ്, സൈബലെ എന്നിവരുടെ ആരാധനയുമായി അദ്ദേഹത്തെ ബന്ധിപ്പിച്ചു. അതിൽ ഡെൻഡ്രോഫോറി എന്ന് വിളിക്കപ്പെടുന്നവർ പങ്കെടുത്തിരുന്നു.<ref>Dorcey, ''The Cult of Silvanus,'' pp. 17, 19, 31, 82.</ref> നല്ലത് ചെയ്യാനാഗ്രഹിക്കുന്ന ആളുകൾ ഒരു വിൽപ്പത്രം എഴുതി ജീവിതാവസാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ, മരണാനന്തരം അവരുടെ സ്‌മരണയും പരിചരണവും (ക്യൂറ) പരിപാലിക്കുന്നതിനായി റോസ് അലങ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫണ്ട് നീക്കിവയ്ക്കുന്നു. ആ മനുഷ്യന്റെ ബഹുമാനാർത്ഥം നാല് വാർഷിക ആചരണങ്ങളിൽ ഫെബ്രുവരി 13 ന് മരിച്ചവരെ ബഹുമാനിക്കുന്നതിനുള്ള ഔദ്യോഗിക ഉത്സവമായ [[Parentalia|പാരന്റാലിയ]]യിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ (ഡൈസ് നടാലിസ്) റൊസാരിയയും വയലേറിയയും ആഘോഷിക്കുന്ന ഒരു സ്‌മരണക്കുറിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. <ref>''[[Inscriptiones Latinae Selectae|ILS]]'' 8366; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs,'' Bar International Series 1768 (Oxford, 2008), p. 64.</ref> ഗിൽ‌ഡുകളും അസോസിയേഷനുകളും (കോൾ‌ജിയ) പലപ്പോഴും അംഗങ്ങൾക്ക് ശവസംസ്കാര ആനുകൂല്യങ്ങൾ നൽകിയിരുന്നു. ചിലത് പ്രത്യേകമായി ഈ ആവശ്യത്തിനായി രൂപീകരിച്ചവയുമാണ്. കോളേജ് അംഗങ്ങൾ മരിച്ചവരെ ആദരിക്കുന്നതിലേയ്ക്കായി സാമുദായിക ഭക്ഷണത്തിനും റോസ് ദിനങ്ങൾക്കും ഗുണഭോക്താക്കൾ ധനസഹായം നൽകുകയും ചെയ്തിരുന്നു. <ref>John F. Donahue, ''The Roman Community at Table During the Principate'' (University of Michigan Press, 2004), p. 132.</ref> റോമിലെ [[College of Aesculapius and Hygia|കോളേജ് ഓഫ് എസ്കുലാപിയസ് ആൻഡ് ഹൈജിയ]] മാർച്ച് 22 ന് വയലറ്റ് ദിനവും മെയ് 11 ന് റോസ് ദിനവും ആഘോഷിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ഡൈനിംഗ് ക്ലബ്ബുകളും ശ്മശാന സമൂഹങ്ങളും ഈ പുഷ്പമേളകൾ പതിവായി നടത്തുകയും ചെയ്യുന്നു.<ref>Donahue, ''The Roman Community at Table,'' pp. 129–133.</ref> റോസാലിയയ്ക്കുള്ള കൂടുതൽ തെളിവുകൾ [[Cisalpine Gaul|സിസാൽപൈൻ ഗൗളിൽ]] (വടക്കൻ ഇറ്റലി) നിന്നുള്ളതാണ്. അവിടെ നിന്നും റോസാലിയയെക്കുറിച്ച് പരാമർശിക്കുന്ന ഇരുപത്തിനാല് ലാറ്റിൻ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [[Roman Italy|ഇറ്റാലിയൻ ഉപദ്വീപിൽ]] നിന്ന് പത്ത് ലാറ്റിൻ ലിഖിതങ്ങൾ, മാസിഡോണിയയിൽ നിന്നും മൂന്ന് [[Thracia|ത്രേസ്]], [[Illyria|ഇല്ലിറിയ]], [[Pannonia|പന്നോണിയ]] എന്നിവിടങ്ങളിൽ നിന്നും നാല് ലാറ്റിൻ ലിഖിതങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ആറ് ഗ്രീക്ക് ലിഖിതങ്ങൾ [[Bithynia|ബിഥിനിയയിൽ]] നിന്നും മൂന്ന് [[Macedonia (Roman province)|മാസിഡോണിയയിൽ]] നിന്നും [[ബൾഗേറിയ]], [[Scythia|സിത്തിയ]], [[Mysia|മൈസിയ]], [[Phrygia|ഫ്രിഗിയ]], [[ലിഡിയ|ലിഡിയ]], [[ഏഷ്യ]], [[Arcadia|അർക്കാഡിയ]] എന്നിവിടങ്ങളിൽ നിന്നും ഓരോന്നും കണ്ടെടുത്തിരുന്നു.<ref>Kokkinia, "Rosen für die Toten," p. 209.</ref> [[File:Abraham Brueghel (attr) Blumengabe an Venus.jpg|thumb|left|upright=1.3|''ഫ്ലോറൽ ട്രിബ്യൂട്ട് ഫോർ വീനസ്'' (1690 അല്ലെങ്കിൽ അതിനുമുമ്പുള്ളത്), [[Abraham Brueghel|അബ്രഹാം ബ്രൂഗെലിന്റേതാണെന്ന്]] ആരോപിക്കപ്പെട്ട ചിത്രം]] [[Pergamon|പെർഗമോണിൽ]], റോസാലിയ ഒരു "അഗസ്റ്റൻ ദിനം" (ഡൈസ് അഗസ്റ്റി, ചക്രവർത്തിയുടെയോ കുടുംബത്തിന്റെയോ ജന്മദിനം, വിവാഹം അല്ലെങ്കിൽ മറ്റ് വാർഷികം അടയാളപ്പെടുത്തുന്ന [[Imperial cult of ancient Rome|പുരാതന റോമിലെ സാമ്രാജ്യത്വ ആരാധനയുടെ]] ദിവസം) മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് കാണുന്നു. <ref>Steven J. Friesen, ''Imperial Cults and the Apocalypse of John: Reading Revelation in the Ruins'' (Oxford University Press, 2001), p. 129.</ref> രണ്ടാം നൂറ്റാണ്ടിലെ ഒരു ബലിപീഠത്തിലെ ഗ്രീക്ക് ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, പുരാതന റോമിലെ സാമ്രാജ്യത്വ ആരാധന ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പുരുഷ ഗായകസംഘം ആയ ഒരു കൂട്ടം ഹിംനോഡുകൾ കാണപ്പെടുന്ന അവസരങ്ങളിലൊന്നാണ് മൂന്ന് ദിവസത്തെ റോസാലിയ. ഒരു വർഷക്കാലം ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായിരുന്ന "നല്ല നടത്തിപ്പ്" ഉദ്യോഗസ്ഥനായ യൂക്കോസ്മോസ്, അഗസ്റ്റൻ ദിനത്തിൽ റോസാലിയ ആഘോഷിക്കുന്നതിനായി ഒരു [[Mina (unit)|മിന]] (ഒരു പണ യൂണിറ്റ്) അപ്പം നൽകിയിരുന്നു. പ്രാദേശിക കലണ്ടറിലെ പനെമോസ് എന്ന മാസത്തിലെ ആദ്യ ദിവസമായിരുന്നു അത്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 108. The identification of Panemos with a modern month name varies throughout the ancient calendars on which it appears; see Alan E. Samuel, ''Greek and Roman Chronology: Calendars and Years in Classical Antiquity'' (C.H. Beck, 1972).</ref> പനെമോസിന്റെ രണ്ടാമത്തേതിൽ, ഗ്രൂപ്പിലെ പുരോഹിതൻ റോസാലിയയ്ക്ക് ഒരു മേശ ക്രമീകരണവും ഒരു മിന വീഞ്ഞും മൂന്ന് അപ്പവും നൽകിയിരുന്നു. ഒരു [[Denarius|ഡെനാരിയസ്]] വിലമതിക്കുന്ന ഒരു മേശ ക്രമീകരണം, റോസാലിയയുടെ മൂന്നാം ദിവസത്തിൽ ഒരു അപ്പം എന്നിവയുടെ ചുമതലയുള്ള ഒരു സെക്രട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു ഗ്രാമ്മിയസ്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 112.</ref> ഈ സംഘം റോമിലെ ഒരു കൊളീജിയം പോലെയും അംഗങ്ങൾക്കുള്ള ഒരു ശ്മശാന സമൂഹമായും പ്രവർത്തിച്ചതായി കാണുന്നു. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 111.</ref> റോമൻ സാമ്രാജ്യത്തിന്റെ [[Religious pluralism|വിവിധ മതവിശ്വാസത്തിന്റെ]] പശ്ചാത്തലത്തിൽ [[Phrygia|ഫ്രിഗിയയിലെ]] [[Acmonia|അക്മോണിയ]]യിൽ നിന്നുള്ള ലിഖിതങ്ങൾ റോസാലിയയെ കാണിക്കുന്നു. എ.ഡി 95-ൽ, ടൈറ്റസ് പ്രാക്സിയാസ് എന്ന വ്യക്തിയുടെ വാർഷിക അനുസ്മരണം ഉറപ്പുവരുത്തുന്നതിനായി ഒരു ശ്മശാന സമൂഹത്തിന് ഒരു വിൽപ്പത്രം നൽകി. ശവകുടീരം സാമുദായിക ഭക്ഷണത്തിനും അംഗങ്ങൾക്ക് ധനസഹായത്തിനും പുറമേ, ശവകുടീരത്തെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിക്കാൻ 12 ദീനാരികളും അനുവദിച്ചിരുന്നു. അംഗത്വത്തിന്റെ ബാദ്ധ്യതകൾ നിയമപരമായും മതപരമായും ബന്ധപ്പെട്ടിരിക്കുന്നു. മരണപ്പെട്ടയാളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സമൂഹത്തിന് അതിന്റേതായ ഒരു [[Tutelary deity|രക്ഷാധികാരമുള്ള ദേവത]]കളുണ്ടായിരുന്നു. ദേവതകൾ തിയോസ് സെബാസ്റ്റോസ് (= ലാറ്റിൻ ഭാഷയിൽ ഡിവസ് അഗസ്റ്റസ്), പ്രാദേശികവും അതുല്യവുമായ വിശേഷണമായ സ്റ്റോഡ്മെനോസിന് കീഴിലുള്ള [[സ്യൂസ്|സ്യൂസ്]], [[Soter| സംരക്ഷകൻ]] ആയ [[അസ്‌ക്‌ളിപ്പിയസ്|അസ്ക്ലേപിയസ്]], (റോമൻ എസ്കുലാപിയസ്, മുകളിലുള്ള കൊളീജിയത്തിലെന്നപോലെ), [[ആർട്ടെമിസ്സ് ക്ഷേത്രം|ആർഫെമിസ് ഓഫ് എഫെസസ്]] എന്നിവയായിരുന്നു. <ref>Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), p. 81; Barbara Levick, ''The Government of the Roman Empire: A Sourcebook'' (Routledge, 2000, 2nd ed.), pp. 209–210 (with a date of 85, presumably a typographical error since the date is noted as the eleventh consulship of [[Domitian]]). On ''Stodmenos'', see ''Barrington Atlas of the Greek and Roman World,'' edited by Richard J. A Talbert (Princeton University Press, 2000), p. 971.</ref> ഗ്രീക്ക് സംസാരിക്കുന്ന ഒരു യഹൂദ സമൂഹവും അക്മോണിയയിലുണ്ടായിരുന്നു. 215–295 കാലഘട്ടത്തിലെ ഒരു ലിഖിതത്തിൽ ഒരു യഹൂദ സ്ത്രീക്ക് ഭർത്താവ് നൽകിയ സമാനമായ ക്രമീകരണങ്ങൾ രേഖപ്പെടുത്തുന്നു. നിയമപരമായി രൂപീകരിച്ച അയൽ‌പ്രദേശമോ കമ്മ്യൂണിറ്റി അസോസിയേഷനോ ശവകുടീരത്തിന്റെ വാർ‌ഷിക റോസ് അലങ്കാരത്തിന് ഇത് വ്യവസ്ഥ ചെയ്യുന്നു. ഔപചാരികമായ ഉത്തരവിൽ “അവർ‌ ഓരോ വർഷവും റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചില്ലെങ്കിൽ‌, അവർ‌ ദൈവത്തിന്റെ നീതിയെ വിലമതിക്കേണ്ടതുണ്ട്.” <ref>Trebilco, ''Jewish Communities in Asia Minor'', pp. 78–81.</ref> "അദ്ദേഹത്തിന് ദൈവത്തിനുമുന്നിൽ കണക്കുബോധിപ്പിക്കേണ്ടിവരും" എന്ന പ്രമാണസൂത്രം ഫ്രിഗിയയിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുമിടയിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ലിഖിതം ക്രിസ്ത്യാനികളുടേതാകാനുള്ള സാദ്ധ്യതയുണ്ട്.<ref>Trebilco, ''Jewish Communities in Asia Minor'', p. 79. The inscription deals with legal titles to property, and unlike Christians at this time, Jews held full rights as Roman citizens to own property.</ref>സാമ്രാജ്യത്വ ലോകത്തിലെ പൊതു മത പരിതഃസ്ഥിതിയിൽ നിന്ന് യഹൂദമതം ഒറ്റപ്പെട്ടിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നാണ് ഈ ലിഖിതം, കാരണം ശവകുടീരത്തിൽ ബലിയർപ്പിക്കാതെ ഒരു റൊസാറ്റിയോ നടത്താം. ഒന്നിലധികം ദേവതകൾക്കുപകരം, യഹൂദ ഭർത്താവ് ഭാര്യയെ ബഹുമാനിക്കുന്നത് സ്വന്തം ദൈവത്തിന്റെ ദിവ്യനീതിയിൽ മാർഗ്ഗദർശനം സ്വീകരിക്കുകയും സമൂഹത്തിന്റെ ആചാരങ്ങളിൽ പങ്കാളികളാകുകയും "യഹൂദ വിശ്വാസത്തിന് സ്വീകാര്യമായ" രീതിയിൽ അവ നടപ്പാക്കുകയും ചെയ്തു. <ref>Trebilco, ''Jewish Communities in Asia Minor'', pp. 80–81. Some Jewish wedding practices, including the wearing of rose crowns by the bridegroom or bride, were also compatible with or assimilated from Imperial society in general; Michael L. Satlow, "Slipping toward Sacrament: Jews, Christians, and Marriage," in ''Jewish Culture and Society under the Christian Roman Empire'' (Peeters, 2002), p. 74.</ref> [[File:A Bacchanal (Sebastiano Ricci).jpg|thumb|[[Sebastiano Ricci|സെബാസ്റ്റ്യാനോ റിച്ചി]] (1659–1734) ചിത്രീകരിച്ചിരിക്കുന്നു. [[Bacchanalia|ബച്ചനാലിയയിൽ]] ഒരു ആരാധനാ പ്രതിമ റോസാപ്പൂക്കളുടെ പുഷ്പചക്രം കൊണ്ട് അലങ്കരിക്കുന്നു]] സാമ്രാജ്യപരമായ കാലഘട്ടത്തിലെ മാസിഡോണിയയിൽ, നിരവധി ലിഖിതങ്ങൾ റോസാലിയയെ ഒരു വിസിയനസ്, ഒരു ഗ്രാമം അല്ലെങ്കിൽ അയൽ‌രാജ്യ അസോസിയേഷൻ ([[Vicus|വികസിൽ]] നിന്ന്) പോലുള്ള ഗ്രൂപ്പുകൾ‌ക്ക് സ്വമേധയാ ധനസഹായം നൽകുന്ന ഒരു അനുസ്മരണ ഉത്സവമായി പരാമർശിക്കുന്നു. [[Thiasus|തിയാസോസ്]], നിയമപരമായി രൂപവത്കരിച്ച ഒരു അസോസിയേഷൻ, പലപ്പോഴും മദ്യപാനത്തിനായി ഒരു സാമൂഹിക ക്ലബ് എന്ന അർത്ഥത്തിൽ മതപരമായ രീതിയിൽ അല്ലെങ്കിൽ [[Symposium|സിമ്പോസിയം]] കാണപ്പെടുന്നു. [[തെസ്സലോനികി|തെസ്സലോനിക്കയിൽ]], ഒരു തിയാസോസിന്റെ പുരോഹിതൻ റോസ് പുഷ്പചക്രങ്ങൾക്ക് പണം നൽകാനായി മുന്തിരിവള്ളിയുടെ ഒരു പ്രദേശം നൽകി.<ref>''[[Inscriptiones Graecae]]'' X/2 260; Richard S. Ascough, "Paul's 'Apocolypticism' and the Jesus Associations at Thessalonica and Corinth," in ''Redescribing Paul and the Corinthians'' (Society of Biblical Literature, 2011), p. 164.</ref> ഡയോണിഷ്യൻ തിയാസോസ് പിരിച്ചുവിടുകയോ അതിന്റെ ചുമതലകളിൽ പരാജയപ്പെടുകയോ ചെയ്താൽ, സ്വത്ത് ഡ്രയോഫൊറോയിയുടെ ("ഓക്ക്-ബിയേഴ്സ്") ഒരു സമൂഹത്തിലേക്കോ അല്ലെങ്കിൽ ഒടുവിൽ സംസ്ഥാനത്തിലേക്കോ കൈമാറണം എന്നു വ്യവസ്ഥയും ചെയ്തിരുന്നു. <ref name="Kloppenborg-Ascough-p373">Kloppenborg and Ascough, ''Greco-Roman Associations,'' p. 373.</ref> [[Dionysian Mysteries|ഡയോനിഷ്യസിന്റെ രഹസ്യമായ]] സംഘടനകൾക്ക് പുറമേ, മാസിഡോണിയയിലെയും ത്രേസിലെയും ലിഖിതങ്ങളിൽ തിയാസോയിലെ [[ഡയാന|ഡയാന]] ([[ആർട്ടിമിസ്|ആർട്ടെമിസ്]]), ത്രേസിയൻ ദേവൻ അല്ലെങ്കിൽ [[Greek hero cult|യവന നായകൻ]] സൗരോഗെത്സ്, ഒരു [[Gravedigger|ശവക്കുഴി നിർമ്മാതാക്കളുടെ]] സംഘടിതസംഘം എന്നിവരെയും റോസ് അലങ്കരിക്കാനുള്ള രേഖകളിൽ സാക്ഷ്യപ്പെടുത്തുന്നു. <ref>Kloppenborg and Ascough, ''Greco-Roman Associations,'' p. 325.</ref> ശവക്കുഴി നിർമ്മാതാക്കൾ റോസാലിയയ്‌ക്കായി ഓരോ വർഷവും ശവക്കല്ലറകൾ കത്തിക്കുമായിരുന്നു. മറ്റ് പശ്ചാത്തലങ്ങൾ സൂചിപ്പിക്കുന്നത്, പുഷ്പചക്രങ്ങൾ തന്നെ വഴിപാടായി കത്തിച്ചിരിക്കാം എന്നാണ്. <ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 372–374.</ref> വളരെക്കുറച്ചു തവണ സംഭവിക്കുന്ന മാസിഡോണിയൻ അനുസ്മരണത്തിനെക്കുറിച്ചുള്ള ലിഖിതങ്ങളിൽ റിലീഫ് ശൈലിയിൽ ചിത്രീകരിച്ച [[Thracian horseman|ത്രേസിയൻ കുതിരപ്പടയാളി]]യോടൊപ്പം റോസാലിയയെക്കുറിച്ചും പറയുന്നു.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ചില പണ്ഡിതന്മാർ കരുതുന്നത് റോസാലിയയുടെ ആചാരങ്ങൾ റോമൻ സൈന്യത്തിലെ മരിച്ചവരുടെ ബാക്ച്ചിക് ഉത്സവങ്ങളുമായി പ്രത്യേകിച്ച് മാസിഡോണിയയിലും ത്രേസിലും ഒത്തുചേർന്നിരുന്നുവെന്നാണ്. <ref>[[Hendrik Wagenvoort]], "The Journey of the Souls of the Dead to the Isles of the Blessed," ''Mnemosyne'' 24.2 (1971), p. 124; [[Martin P. Nilsson]], "The Bacchic Mysteries of the Roman Age," ''Harvard Theological Review'' 46.4 (1953), p. 187.</ref> എ.ഡി. 138-ലെ ഒരു ഗ്രീക്ക് ലിഖിതത്തിൽ [[Histria (ancient city)|ഹിസ്റ്റ്രിയയിലെ]] ഉപദേശകസമിതിക്ക് റോസ്-അലങ്കാരത്തിനുള്ള (റോഡിസ്മോസ്) സംഭാവന രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക [[ഡോബ്രൂജ|ഡോബ്രുജയിൽ]], ത്രേസിയൻ [[Bessi|ബെസ്സി]] ഗോത്രക്കാർ താമസമാക്കിയ പ്രദേശം, പ്രത്യേകിച്ച് ഡയോനിഷ്യസിനോട് സമർപ്പിതരായിരുന്നു. <ref>Beza, ''Paganism in Romanian Folklore'', p. 43.</ref>റോസാപ്പൂക്കൾക്ക് മാസിഡോണിയ പ്രശസ്തമായിരുന്നു. പക്ഷേ റോസാലിയയുടെ എല്ലാ തെളിവുകളും റോമൻ കാലഘട്ടത്തിലേതാണ്.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ===ബാക്ച്ചിക് ആചാരങ്ങൾ=== {{More|Anthesteria}} [[ഐവി|ഐവിയും]] [[മുന്തിരിങ്ങ|മുന്തിരിപ്പഴവും]] ഡയോനിഷ്യസിന്റെ സസ്യങ്ങളാണെങ്കിലും, [[ഏതൻസ്‌|ഏഥൻസിലെ]] റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും [[Dionysia|ഡയോനിഷ്യൻ വിരുന്നുകൾ]]ക്ക് അലങ്കാരങ്ങളായിരുന്നു. ഡയോനിഷ്യസിനെ പ്രശംസിക്കുന്ന ഒരു [[Dithyramb|ദിത്തിറാമ്പിൽ]] നിന്നുള്ള മുഴുവനാക്കാത്ത ഒരു ഭാഗത്തിൽ, [[പിണ്ടർ|പിൻഡാർ]] (ബിസി അഞ്ചാം നൂറ്റാണ്ട്) ഡയോനിഷ്യസിന്റെ മൃത്യുവസ്ഥയിലുള്ള അമ്മ [[Semele|സെമെലിനെ]] ബഹുമാനിക്കേണ്ട ഒരു കാലം ആയ സീസണുകൾ (ഹോറേ) ആരംഭിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുഷ്പ രംഗം വിവരിച്ചിരിക്കുന്നു. [[File:John William Waterhouse Ariadne.jpg|thumb|upright=1.4|''അരിയാഡ്‌നെ'' (1898) പ്രീ-റാഫെലൈറ്റ് ജോൺ വില്യം വാട്ടർഹൗസ്: ഉറങ്ങുന്ന ചുവന്ന നിറമുള്ള മേലാട ധരിച്ചിരിക്കുന്ന അരിയാഡ്‌നെക്കു ചുറ്റും റോസാപ്പൂക്കൾ കാണാം. പശ്ചാത്തലത്തിൽ കപ്പൽ യാത്രയിലൂടെ തിസസിന്റെ പുറപ്പെടലും ഡയോനിഷ്യസിന്റെ വരവും സൂചിപ്പിക്കുന്നു. ഭാവി സംഭവസൂചനയായി അദ്ദേഹത്തിന്റെ പുള്ളിപ്പുലികളെയും കാണിച്ചിരിക്കുന്നു. <ref>Karl Kilinski II, ''Greek Myth and Western Art: The Presence of the Past'' (Cambridge University Press, 2013), p. 106.</ref>]] <blockquote>''... as the chamber of the purple-robed Horai is opened,<br>the nectar-bearing flowers bring in the sweet-smelling spring.<br>Then, then, upon the immortal earth are cast<br>the lovely tresses of violets, and roses fitted to hair<br>and voices of songs echo to the accompaniment of pipes<br>and choruses come to Semele of the circling headband.''<ref>Pindar, frg. 75 SnM, as translated for the [[Loeb Classical Library]] (1997) by William H. Race and cited in this context by Riu, ''Dionysism and Comedy'', p. 108, note 58, and [[Walter Friedrich Otto]], ''Dionysus: Myth and Cult'', translated by Robert B. Palmer (Indiana University Press, 1965, originally published 1960 in German), p. 159.</ref></blockquote> ഡെമോക്രാറ്റിക് [[Polis|പോളിസിന്റെ]] തുല്യശക്തിയുള്ള മാതൃകയായിരുന്നു ഡയോനിസസ്, അവരുടെ സംഘടന (തിയാസോസ്) നാഗരിക സംഘടനകൾക്ക് ഒരു മാതൃക നൽകി.<ref>Richard Seaford, ''Cosmology and the Polis: The Social Construction of Space and Time in the Tragedies of Aeschylus'' (Cambridge University Press, 2012), pp. 101–102.</ref> ജനാധിപത്യത്തിനു മുമ്പുള്ള ഏഥൻസുമായി ബന്ധപ്പെട്ട ഡയോനിഷ്യയുടെ ഒരു രൂപമാണ് ആന്തീസ്റ്റീരിയ, ഗ്രീക്ക് ആന്തോകളിൽ നിന്ന് "പുഷ്പം, പൂക്കുക" എന്നതിൽ നിന്നുത്ഭവിച്ചു. <ref>D. Felton, "The Dead," in ''A Companion to Greek Religion'' (Blackwell, 2010), p. 89; Jennifer Neils, "Children and Greek Religion," in ''Coming of Age in Ancient Greece: Images of Childhood from the Classical Past'' (Yale University Press, 2003), p. 145; [[Carl Kerenyi]], ''Dionysos: Archetypal Image of Indestructable Life'' (Princeton University Press, 1976), p. 300.</ref> ഗ്രീക്കുകാർ അതിനെ പൂക്കുന്ന മുന്തിരവള്ളിയുമായി ബന്ധിപ്പിക്കുന്നു. <ref>[[Walter Burkert]], ''Homo Necans'' p. 214.</ref> എ.ഡി ആറാം നൂറ്റാണ്ടിൽ, [[Byzantine Empire||ബൈസന്റൈൻ]] പുരാതനവസ്‌തു സമ്പാദകൻ [[Joannes Lydus|ജോവാൻസ് ലിഡസ്]] ഉത്സവത്തിന്റെ പേര് ആന്തൂസയുമായി ബന്ധപ്പെടുത്തി, ലാറ്റിൻ സസ്യജാലങ്ങൾ ഗ്രീക്ക് സസ്യജാലങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.<ref>Lydus, ''De mensibus'' 4.73; [[Clifford Ando]], "The Palladium and the Pentateuch: Towards a Sacred Topography of the Later Roman Empire," ''Phoenix'' 55 (2001), p. 400.</ref>ശൈത്യകാലത്തിനും വസന്തത്തിനുമിടയിലുള്ള പ്രാരംഭത്തിൽ നടന്ന മൂന്ന് ദിവസത്തെ ഉത്സവത്തിൽ [[Liminality|ലിമിനാലിറ്റിയും]] "ആരംഭവും" എന്ന വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ആദ്യകാല ഏഥൻസിലെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, പല വശങ്ങളും നിശ്ചയദാർഢ്യത്തെ ഒഴിവാക്കുന്നു. ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ആദിമനുഷ്യൻറെ പതനത്തിൽ നിന്ന് പുതിയ വീഞ്ഞ് തുറക്കുന്നതിന്റെ ആഘോഷമായിരുന്നു ഇത്. <ref>Noel Robertson, "Athens' Festival of the New Wine," ''Harvard Studies in Classical Philology'' 95 (1993), p. 197ff. Robertson argues that the Anthesteria was not a festival of the dead, and believes those elements have been attributed to it erroneously.</ref> ആദ്യ ദിവസം, "ഡയോനിഷ്യസ്" ഒരു പൊതു ഘോഷയാത്രയിൽ ചക്രമുള്ള "കപ്പൽ" വഹിച്ച് രാജാവിന്റെ ഭാര്യയുടെ സ്വകാര്യ അറയിലേക്ക് അവളുമായി ഒരു ആചാരപരമായ ഐക്യത്തിനായി കൊണ്ടുപോയി.<ref> ''[[basileus]]'', an indication that the ceremony evokes a time before Athens was a democracy; Seaford, ''Cosmology and the Polis,'' pp. 87–88.</ref> കൃത്യമായ ചടങ്ങുകൾ അജ്ഞാതമാണ്. പക്ഷേ ഏഥൻസിലെ സംസ്കാര നായകനായ [[Theseus|തീസസ്]] ഉപേക്ഷിച്ചശേഷം ഡയോനിഷ്യസിന്റെ ഭാര്യയായ [[Ariadne|അരിയാഡ്‌നെയുടെ]] കെട്ടുകഥയുമായി ബന്ധപ്പെട്ടതാകാം. <ref>Seaford, ''Cosmology and the Polis,'' pp. 85–87, 101, 133, citing Apollodorus, ''Against Nature'' 73; Burkert, ''Greek Religion'' pp. 109, 164, 239.</ref> [[File:Greek - Red-Figure Chous with Eros - Walters 48206.jpg|thumb|ആന്തീസ്റ്റീരിയയ്‌ക്കായുള്ള കുട്ടികളുടെ ആചാരപരമായ വൈൻ പാത്രം (ചൗസ്), ഒരു വണ്ടി വലിച്ചുകൊണ്ട് സ്വന്തം പുഷ്പചക്രവുംകൊണ്ട് ചൗസിലേക്ക് കൈ നീട്ടുന്ന മാംസപുഷ്‌ടിയുള്ള ബാലനായി ഈറോസിനെ ചിത്രീകരിക്കുന്നു. (ഏകദേശം 410 BC) ]] പുതിയ വളർച്ചയുടെയും പരിവർത്തനത്തിൻറെയും പ്രമേയത്തിന് അനുസൃതമായി, <ref>Neils, "Children and Greek Religion," in ''Coming of Age in Ancient Greece,'' p. 145.</ref> ശൈശവം മുതൽ കുട്ടിക്കാലം വരെ ഒരു ആചാരാനുഷ്ഠാനത്തിനുള്ള അവസരമായിരുന്നു ആന്തീസ്റ്റീരിയ. പുരാതന ലോകത്ത് ശിശുമരണനിരക്ക് ഉയർന്ന തോതിൽ നൽകിയ ആഘോഷവേളയായിരുന്നു ഇത്. മൂന്ന് വയസ്സിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ പ്രവർത്തനങ്ങളിൽ കുട്ടികൾ കളിക്കുന്ന രംഗങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ജഗ് (ചൗസ്) ലഭിച്ചു. ചൗസ് ചിലപ്പോൾ പാത്രത്തിൽ ചിത്രീകരിച്ച് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. അടുത്ത വർഷം, കുട്ടിക്ക് തന്റെ ചൗസിൽ നിന്ന് ആചാരപരമായ വീഞ്ഞ് നൽകി. <ref>Neils, "Children and Greek Religion," p. 145; John H. Oakley, "Death and the Child," p. 177; Lesley A. Beaumont, "The Changing Face of Childhood," p. 75; and H.A. Shapiro, "Fathers and Sons, Men and Boys," pp. 89, 103, all in ''Coming of Age in Ancient Greece''. See also Burkert, ''Greek Religion'', pp. 237–238.</ref> ഈ പാത്രങ്ങൾ പലപ്പോഴും കുട്ടികളുടെ ശവക്കുഴികളിൽ കാണപ്പെടുന്നു. അവ അകാലമരണത്തിനുശേഷം അധോലോകത്തിലേക്ക് പോകുന്നതായി വിശ്വസിക്കുന്നു.<ref>Beaumont, "The Changing Face of Childhood," p. 75; Oakley, "Death and the Child," p. 177.</ref> ആന്തീസ്റ്റീരിയയെ റോമൻ [[Lemuria (festival)|ലെമുറിയയുമായി]] താരതമ്യപ്പെടുത്തി. <ref>Burkert, ''Homo Necans'', p. 226.</ref>രണ്ടാം ദിവസം ജീവിച്ചിരിക്കുന്നവരുടെ ലോകവും മരിച്ചവരും തമ്മിലുള്ള തടസ്സം വ്യാപകമാകുന്നതും, മരിച്ചവരുടെ നിഴലുകൾ ഭൂമിയിൽ അലഞ്ഞുതിരിയുന്നതുമായ ഒരു ദുർബലമായ സമയമായി മാറി. മൂന്നാം ദിവസം, പ്രേതങ്ങളെ നഗരത്തിൽ നിന്ന് ആട്ടിയോടിച്ചു, ഹെർമിസ് ചാത്തോണിയോസ് ("അധോലോക ഹെർമിസ്") ധാന്യങ്ങളുടെയും വിത്തുകളുടെയും കലങ്ങൾ യാഗങ്ങളിൽ സമർപ്പിച്ചു.<ref>Burkert, ''Greek Religion'', pp. 218, 222.</ref> നിഴലുകളുടെ ഐഡന്റിറ്റി വ്യക്തമല്ലെങ്കിലും, സാധാരണഗതിയിൽ അസ്വസ്ഥരായ അകാലത്തിൽ മരിച്ചവരാണെന്ന് തിരിച്ചറിഞ്ഞു.<ref>Kerenyi, ''Dionysos: Archetypal Image of Indestructable Life'', p. 364.</ref> തെസ്സലോനിക്കയിലെ പുരോഹിതപത്നിമാർ അവരുടെ ഓർമ്മ നിലനിർത്തുന്നതിനായി മുന്തിരിത്തോട്ടം ഇഷ്‌ടദാനം ചെയ്യുകയും ഓരോ ഡയോനിഷ്യനും പുഷ്പചക്രം അണിയിക്കാൻ ആരംഭിക്കുകയും ചെയ്തു. <ref name="Kloppenborg-Ascough-p373" /> ഒരു ഡയോനിഷ്യൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂവ്, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും ഒപ്പം രസകരമായ കാര്യങ്ങൾ, ഉല്ലാസം എന്നിവയും ആണ്. ഡയോനിഷ്യസ് അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ റോസാപ്പൂവിന്റെ പുഷ്പചക്രത്തിൽ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾവസ്ത്രവും ധരിച്ചുകൊണ്ട് മരണംപോലുള്ള ഉറക്കത്തിൽനിന്ന് <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref>ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നതായി [[Philostratus|ഫിലോസ്ട്രാറ്റസ്]] (എ.ഡി. 250) വിവരിക്കുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[File:Mosaïque - Buste de Dionysos - Palazzo Massimo.JPG|thumb|left|3-ആം നൂറ്റാണ്ടിലെ [[Roman mosaic|മൊസൈക്കിൽ]] പുള്ളിപ്പുലിതൊലി ധരിച്ച് പുഷ്പചക്രം ധരിച്ച ഡയോനിഷ്യസിന്റെ അർദ്ദകായപ്രതിമ]] == വീഞ്ഞും റോസാപ്പൂവും == ഡയോനിസസുമായുള്ള അരിയാഡ്‌നെയുടെ അനശ്വരമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന കിരീടം കൊറോണ ബോറാലിസ് ([[കിരീടമണ്ഡലം]]) എന്ന ഒരു നക്ഷത്രരാശിയുടെ രൂപാന്തരീകരണത്തിന് വിധേയമായി. ചില സ്രോതസ്സുകളിൽ, കൊറോണ ഒരു വജ്രകിരീടമായിരുന്നു. പക്ഷേ റോമൻ നാടകകൃത്ത് [[സെനക്ക|സെനേക്ക]]യ്ക്കും <ref>[[Seneca the Younger|Seneca]], ''Phaedra'' 769, as noted by Michael Coffey and Roland Mayer, ''Seneca: Phaedra'' (Cambridge University Press, 1990), pp. 159–160; and ''Hercules Furens'' 18, as noted by John G. Fitch, ''Seneca's ''Hercules Furens'': A Critical Text with Introduction and Commentary'' (Cornell University Press, 1987), pp. 125–126.</ref> മറ്റുള്ളവർക്കും ഇത് റോസാപ്പൂക്കളുടെ മാലയായിരുന്നു. അസ്ട്രോണിമികയുടെ രചയിതാവായ [[Marcus Manilius|മനിലിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്), അരിയാഡ്‌നെയുടെ കിരീടം പർപ്പിൾ, ചുവപ്പ് നിറത്തിലുള്ള പൂക്കൾ - വയലറ്റുകൾ, ഹയാസിന്ത്സ്, പോപ്പിസ്, "രക്തത്തിന്റെ ചുവപ്പുനിറമുള്ള വിരിയുന്ന റോസാ പുഷ്പം" എന്നിവകൊണ്ട് നിർമ്മിച്ചിരിക്കുന്നതായി വിവരിക്കുന്നു. ഒപ്പം പൂന്തോട്ടങ്ങൾ നട്ടുവളർത്തുന്നതിലും പൂമാലകൾ ഉണ്ടാക്കുന്നതിലും സുഗന്ധദ്രവ്യങ്ങൾ വാറ്റിയെടുക്കുന്നതിലും ജ്യോതിഷപരമായ സ്വാധീനം ചെലുത്തുന്നു.<ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[Ancient Roman sarcophagi|റോമൻ സാർകോഫാഗിയിൽ]] ഡയോണിഷ്യൻ രംഗങ്ങൾ സാധാരണമായിരുന്നു. കുപ്പിഡ്സ് അല്ലെങ്കിൽ ഈറോട്ട്സ് എന്നിവർ സ്നേഹത്തിന്റെ നിലനിൽപ്പിനുവേണ്ടി മരണത്തെ അഭിമുഖീകരിക്കുന്നു. <ref>Janet Huskinson, ''Roman Children's Sarcophagi: Their Decoration and Its Social Significance'' (Oxford University Press, 1996), p. 30; [[Paul Zanker]] and Björn C. Ewald, ''Living with Myths: The Imagery of Roman Sarcophagi'' (Oxford University Press, 2012), p. 102 ''et passim''; Newby, "In the Guise of Gods and Heroes," pp. 201–205.</ref> ശവസംസ്കാര ചടങ്ങുകളിൽ ബാക്ച്ചിക് ലിബേഷനുകൾ പകർന്നുകൊണ്ട് വെർജിലിന്റെ [[ഈനിഡ്|ഐനെയിഡിൽ]] പർപ്പിൾ പുഷ്പങ്ങൾ അണിഞ്ഞിരിക്കുന്നു. <ref>Vergil, ''Aeneid'' 5.77–81; Brenk, ''Clothed in Purple Light,'' p. 88.</ref> [[Nonnus|നോനസിന്റെ]] [[Dionysiaca|ഡയോനിസിയാക്കയിൽ]] (എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 5-ആം നൂറ്റാണ്ട് വരെ) സുന്ദരനായ യുവാവായ [[Ampelos|ആമ്പലോസിന്റെ]] മരണത്തിൽ ഡയോനിഷ്യസ് അനുശോചനം രേഖപ്പെടുത്തുകയും ശരീരത്തെ റോസാപ്പൂവ്, ലില്ലി, [[അനിമൺ|അനെമോൺസ്]] എന്നിവ ഉപയോഗിച്ച് മൂടുകയും [[അംബ്രോസിയ|അംബ്രോസിയ]] തളിക്കുകയും ചെയ്യുന്നു. മരിച്ചുപോയ ആൺകുട്ടിയുടെ രൂപാന്തരീകരണമായി ആദ്യത്തെ മുന്തിരി സൃഷ്ടിക്കുന്നു. ഇതിൽനിന്ന് മനുഷ്യന്റെ ഉപയോഗത്തിനായി വീഞ്ഞ് ഉത്പാദിപ്പിക്കുന്നു.<ref>[[Nonnus]], ''Dionysiaca'' 11.241–243; Miguélez-Cavero, ''Poems in Context,'' p. 132.</ref> == അഡോണിസിന്റെ ആചാരങ്ങൾ == [[File:Hendrik Goltzius - Stervende Adonis.jpg|thumb|''The blood of the dead Adonis turns into an anemone (Ovid, Met. X 735)'' (1609), by [[Hendrick Goltzius]]]] അഡോണിസിന്റെ ([[Adonia|അഡോണിയ]]) ആചാരങ്ങൾ സാമ്രാജ്യത്വ കാലഘട്ടത്തിൽ ഒരു റോസാലിയയായി കണക്കാക്കപ്പെട്ടു. <ref>Dominic Perring, "'Gnosticism' in Fourth-Century Britain: The Frampton Mosaics Reconsidered," ''Britannia'' 34 (2003), p. 108.</ref> പുരാണത്തിന്റെ ഒരു പതിപ്പിൽ, മുള്ളുകൊണ്ട് കുത്തി അഫ്രോഡൈറ്റിന്റെ കാലിൽ നിന്നുള്ള രക്തവും അഡോണിസിനെ [[പന്നി]] കൊന്നപ്പോൾ ശരീരത്തിൽ നിന്ന് വരുന്ന രക്തവും പൂക്കൾക്ക് ചായം നൽകുന്നു. <ref>Rina Talgam, "The ''Ekphrasis Eikonos'' of Procopius of Gaza: The Depiction of Mythological Themes in Palestine and Arabia during the Fifth and Sixth Centuries," in ''Christian Gaza in Late Antiquity'' (Brill, 2004), pp. 223–224.</ref> [[Bion of Smyrna|ബയോൺ]] (ബിസി രണ്ടാം നൂറ്റാണ്ട്) രചിച്ചത് എന്ന് ആരോപിക്കപ്പെടുന്ന അഡോണിസിന്റെ വിലാപത്തിൽ, അഫ്രോഡൈറ്റിന്റെ കണ്ണുനീർ അഡോണിസിന്റെ രക്തച്ചൊരിച്ചിലുമായി പൊരുത്തപ്പെടുന്നു.<blockquote>''and the blood and tears become flowers upon the ground. Of the blood comes the rose, and of the tears the [[Anemone nemorosa|windflower]].''<ref>Brenk, ''Clothed in Purple Light,'' p. 87; translation by J.M. Edmonds at [http://www.theoi.com/Text/Bion.html theoi.com.] [[Pausanias (geographer)|Pausanias]] (6.24.7) also connects roses to the story of Aphrodite and Adonis; Cyprino, ''Aphrodite,'' p. 96.</ref></blockquote> ഐതിഹ്യമനുസരിച്ച്, [[Myrrha|മിറയുടെയും]] അവളുടെ പിതാവിന്റെയും സംഗമത്തിൽ നിന്നാണ് അഡോണിസ് ജനിച്ചത്. വഞ്ചനാപരമായ സംഗമം മിറ അവഗണിച്ചതിനുള്ള അഫ്രോഡൈറ്റിന്റെ ശിക്ഷയായിരുന്നു. കപടവേഷവും ഇരുട്ടും പെൺകുട്ടി അബന്ധത്തിലകപ്പെടാൻ കാരണമായി. എന്നാൽ അവൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞപ്പോൾ, പിതാവിന്റെ ദേഷ്യം അവളുടെ മനുഷ്യ സ്വത്വത്തെ മാറ്റിമറിക്കുകയും അവൾ സുഗന്ധം ഉൽപാദിപ്പിക്കുന്ന [[Commiphora|മിറ ]] വൃക്ഷമായി മാറുകയും ചെയ്തു. അഡോണിസിന്റെ സസ്യപ്രകൃതം മരത്തിൽ നിന്ന് ജനിച്ച സമയത്താണ് പ്രകടമാകുന്നത്. ഒരു പാരമ്പര്യത്തിൽ, അഫ്രോഡൈറ്റ് ശിശുവിനെ എടുത്ത് ഒരു പെട്ടിയിൽ ഒളിപ്പിച്ചു (ലാർനാക്സ്, ചാരത്തെയോ മറ്റ് മനുഷ്യാവശിഷ്ടങ്ങളെയോ ​​പെട്ടിക്കകത്താക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു വാക്ക്), അവനെ വളർത്താൻ അധോലോക ദേവതയായ പെർസെഫോണിന് നൽകി. അവൻ സുന്ദരനായ ഒരു യുവാവായി വളർന്നപ്പോൾ, സ്നേഹത്തിന്റെയും മരണത്തിന്റെയും മേഖലകളെ പ്രതിനിധീകരിക്കുന്ന അഫ്രോഡൈറ്റും പെർസെഫോണും അവകാശവാദമുന്നയിച്ചു. അഡോണിസ് വർഷത്തിന്റെ മൂന്നിലൊന്ന് സ്വർഗ്ഗീയ അഫ്രോഡൈറ്റിനൊപ്പം, ഒന്ന് [[Chthonic|ചാത്തോണിക്]] പെർസെഫോണിനൊപ്പം, മറ്റൊന്ന് നക്ഷത്രലോകത്തും ചെലവഴിക്കുമെന്ന് സ്യൂസ് വിധിച്ചു. പെർസെഫോണിന്റെ കാലവും സ്വന്തം അധോലോക ഭർത്താവും മുകളിലുള്ള ലോകവും തമ്മിൽ വിഭജിച്ചിരിക്കുന്ന കാലത്തിനും സമാനമാണ് ഈ ദൃഷ്ടാന്തം.<ref>Gina Salapata, "Τριφίλητος Ἄδωνις: An Exceptional Pair of Terra-cotta Arulae from South Italy," in ''Studia Varia from the J. Paul Getty Museum'' (Getty Publications, 2001), vol. 2, p. 34; J.P. Massaut, "Mystique rhénane et humanisme chrétien d'Eckhart à Érasme. Continuité, convergence ou rupture?" in ''The Late Middle Ages and the Dawn of Humanism Outside Italy'' (Leuven University Press, 1972), p. 128, citing as an example Ausonius, ''Epistolarum liber'' 4.49.</ref> ഒരു സ്കോട്ടിഷ് സാമൂഹിക നരവംശശാസ്ത്രജ്ഞനും നാടോടി ശാസ്ത്രജ്ഞനുമായ [[James George Frazer|ജെ.ജി. ഫ്രേസർ]], അഡോണിസ് പുരാതന കാർഷികദേവനായി ഗണിക്കപ്പെടുന്നതായി കാണിക്കുന്നു. [[H. J. Rose|എച്ച്ജെ റോസ്]] അഡോണിസിന്റെ ആചാരങ്ങളിൽ "മഹതിയായ അമ്മയുടെയും സസ്യജാലങ്ങൾ മരിക്കുമ്പോൾ മരിക്കുന്ന അവളുടെ കാമുകനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കാൽപനികകഥ പൗരസ്‌ത്യദേശത്തുള്ള രൂപരേഖകളിൽ കണ്ടെത്തി." <ref>[[H.J. Rose]], ''A Handbook to Greek Mythology'' (Routledge, 1928, 6th ed. 1958, 1964 paperback edition), p. 101.</ref> റോബർട്ട് എ. സെഗൽ അഡോണിസിന്റെ മരണത്തെ ""അനശ്വരമായ ശിശുവിന്റെ" (പ്യൂർ) പരാജയമാണെന്ന് വിശകലനം ചെയ്തു. നഗര-സംസ്ഥാനത്തിന്റെ മുതിർന്നവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ചടങ്ങ് പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതാണെന്നും അതിനാൽ വ്യഭിചാരം, കൊലപാതകം, തോന്ന്യാസം, കൈവശപ്പെടുത്തുക, അവിവാഹിതാവസ്ഥ, സന്താനഹീനമായ അവസ്ഥ തുടങ്ങിയ സാമൂഹിക ലംഘനങ്ങൾ ഉൾപ്പെടുന്ന ഒരു ജാഗ്രതാ കഥയെന്നും "വിശകലനം ചെയ്തു.<ref>Robert A. Segal, "Adonis: A Greek Eternal Child," in ''Myth and the Polis'' (Cornell University Press, 1991), pp. 64–85.</ref> [[File:0 Monument funéraire - Adonis mourant - Museu Gregoriano Etrusco.JPG|thumb|left|മരിക്കുന്ന അഡോണിസിനെ ശ്രദ്ധിക്കുന്ന നായ. ഒരു ശവസംസ്ക്കാര സ്മാരകത്തിന്റെ മൂലയുടെ പാദങ്ങളിൽ പുഷ്പ അലങ്കാരങ്ങൾ (ബിസി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ) ]] ആചാരപരമായ [[lamentation|ശോകഗീതത്തോടും]] [[dirge|ശ്‌മശാനഗീതത്തോടും]] സ്ത്രീകൾ അഡോണിയ അവതരിപ്പിക്കുകയും ചിലപ്പോൾ കട്ടിലിൽ മരിച്ച യുവാക്കളുടെ ഒരു പ്രതിമ വയ്ക്കുകയും അതിന്റെ സാന്നിധ്യത്തിൽ സുഗന്ധം പരത്തുകയും പച്ചപ്പ് കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.<ref name="Salapata-p35">Salapata, "Τριφίλητος Ἄδωνις," p. 35.</ref> ഉത്സവത്തിന്റെ ഭാഗമായി, അവർ "[[gardens of Adonis|അഡോണിസിന്റെ പൂന്തോട്ടങ്ങൾ]]" നട്ടു, "ആഴമില്ലാത്ത മണ്ണിൽ നട്ടുപിടിപ്പിച്ച വിത്തുകളിൽ നിന്ന് ഉണ്ടായ സസ്യങ്ങളും പാത്രങ്ങളിൽ വളർത്തുന്ന വാർഷികസസ്യങ്ങൾ, അത് വേഗത്തിൽ വളർന്നു വേഗത്തിൽ ഉണങ്ങിപ്പോയി"<ref>Rose, ''A Handbook to Greek Mythology'', p. 101.</ref> ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം ചുരുക്കുന്നു.<ref name="Salapata-p35" /> ഉത്സവത്തോടനുബന്ധിച്ച, രാത്രിയാത്ര, പലപ്പോഴും അവധിദിനങ്ങളുടെ ഔദ്യോഗിക കലണ്ടറിന്റെ ഭാഗമായിരുന്നില്ല, കൂടാതെ ഒരു സ്വകാര്യ ആചാരമെന്ന നിലയിൽ റോസാലിയയ്ക്ക് ഒരു നിശ്ചിത തീയതി ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.<ref>Salapata, "Τριφίλητος Ἄδωνις," p. 34.</ref> ആഘോഷം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരുന്നുവെങ്കിലും, ഇതിന് സാധാരണയായി രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു. അഫ്രോഡൈറ്റും അഡോണിസും തമ്മിലുള്ള പ്രണയത്തിന്റെ ആഘോഷത്തിൽ വിവാഹ വിരുന്നു പോലുള്ള സന്തോഷകരമായ ആനന്ദം, അഡോണിസിന്റെ മരണത്തിൽ അനുഷ്ഠാനപരമായ വിലാപം. വിരുന്നിനുള്ള അലങ്കാരങ്ങളും ആചാരപരമായ വേഷഭുഷണങ്ങൾ, തളികയിലെ പൂന്തോട്ടങ്ങൾ ഉൾപ്പെടെയുള്ളവ, ശവസംസ്കാരത്തിനായി രൂപാന്തരപ്പെട്ടു അല്ലെങ്കിൽ വഴിപാടുകളായി നശിപ്പിച്ചു. മാലയിട്ട കിടക്കകൾ കിടക്കുന്ന കിടക്കയായി മാറി ([[Ancient Greek funeral and burial practices|പ്രോതെസിസ്]]) '.<ref>Salapata, "Τριφίλητος Ἄδωνις," pp. 35–36.</ref> ദമ്പതികളെന്ന നിലയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും പ്രതിരൂപം ഗ്രീക്ക് കലയിൽ ഡയോനിഷ്യസ്, അരിയാഡ്നെ എന്നിവരിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. <ref>Salapata, "Τριφίλητος Ἄδωνις," p. 36.</ref> പ്രണയത്തിന്റെ ആഡംബരവും ആനന്ദവും ആസ്വദിക്കുന്ന ദമ്പതികളുടെ ഗ്രീക്ക് ചിത്രീകരണത്തിന് വിപരീതമായി, റോമൻ ചിത്രങ്ങളും സാർക്കോഫാഗിയും നഷ്ടപ്പെടുന്ന നിമിഷത്തിൽ എല്ലായ്പ്പോഴും അവരുടെ പ്രണയത്തെ രൂപപ്പെടുത്തുന്നു. അഫ്രോഡൈറ്റിന്റെ കൈകളിലെ അഡോണിസിന്റെ മരണം [[Resurrection|പുനരുത്ഥാനത്തെ]] ചോദ്യം ചെയ്യുന്നു. <ref>Salapata, "Τριφίλητος Ἄδωνις," pp. 38 and 48 (note 138).</ref> ഇന്നത്തെ [[ജോർദാൻ|ജോർദാനിലെ]] [[Arabia Petraea|അറേബ്യ പ്രവിശ്യ]]യിലെ ഒരു സാമ്രാജ്യ നഗരമായ [[Madaba|മഡബയിൽ]], പൗരാണികസങ്കൽപ്പമുളള മൊസൈക്കുകളുടെ ഒരു പരമ്പരയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും സിംഹാസനാരോഹണമുണ്ട്. അതിൽ ആറ് ഈറോട്ടുകളും മൂന്ന് [[Charites|ചാരിറ്റികളും]] ("ഗ്രേസെസ്") പങ്കെടുക്കുന്നു. റോസാലിയയെ സൂചിപ്പിക്കുന്നതായി ഒരു കൊട്ട മറിഞ്ഞ റോസാപ്പൂവ് കാണാം.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> പുരാതന കാലഘട്ടത്തിൽ, ഒരു റൊസാലിയയെക്കുറിച്ച് സജ്ജമാക്കിയ സാഹിത്യകൃതികൾ യഥാർത്ഥ സന്ദർഭത്തിൽ ആസൂത്രണം ചെയ്തതാണെങ്കിലും അല്ലെങ്കിൽ ഈ സന്ദർഭത്തെ ഒരു സാങ്കൽപ്പിക ക്രമീകരണമായി മാത്രം ഉപയോഗിച്ചാലും "" അഡോണിസിനുവേണ്ടിയുള്ള വിലാപം "ഒരു പ്രമേയമായി എടുത്തിരുന്നു.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223; David Westberg, "The Rite of Spring: Erotic Celebration in the ''Dialexis'' and ''Ethiopoiiai'' of Procopius of Gaza," in ''Plotting With Eros: Essays on the Poetics of Love and the Erotics of Reading'' (Museum Tusculanum Press, 2009), p. 189.</ref> റോമൻ ഉത്സവത്തിനായുള്ള റോസാലിയയുടെ പങ്കിട്ട ഭാഷയും അഡോണിയയിലെ പുഷ്‌പത്തിന്റെ നിരീക്ഷണം സമാനമോ താരതമ്യപ്പെടുത്താവുന്നതോ ആയ പ്രവർത്തനങ്ങളെ സൂചിപ്പിക്കാം, മാത്രമല്ല നേരിട്ടുള്ള ഏകീകരണവും ഇതിന് ആവശ്യമില്ല.<ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189.</ref> == ആറ്റിസിന്റെ വയലറ്റുകൾ == [[File:Statue of a reclining Attis at the Shrine of Attis 1.jpg|thumb|upright=1.3| ചാരിയിരിക്കുന്ന [[radiate crown|റേഡിയേറ്റ് കിരീട]]ത്തോടുകൂടിയ ആറ്റിസിന്റെ ഇടത് കൈയിൽ [[shepherd's crook|ഇടയന്റെ വക്രത്തെയും]] (കേടായ) വലതു കൈയിൽ മാതളനാരങ്ങയും പൈൻ കോണുകളും ഗോതമ്പും പിടിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ ഭാഗിക നഗ്നത കാണിക്കുന്നത് അയാൾ പൂർണ്ണമായ വൃഷ്‌ണച്ഛേദത്തിന് വിധേയനായിരുന്നുവെന്നും അദ്ദേഹം ചാരിയിരിക്കുന്ന താടിയുള്ള തല മിക്കവാറും സാംഗാരിയസ് നദി ദേവനാണ് <ref>Maria Grazia Lancellotti, ''Attis, Between Myth and History: King, Priest, and God'' (Brill, 2002), p.116.</ref> അല്ലെങ്കിൽ ഗാലസ്<ref>Jaime Alvar, ''Romanising Oriental Gods: Myth, Salvation and Ethics in the Cults of Cybele, Isis and Mithras,'' translated by Richard Gordon (Brill, 2008), p. 38.</ref>([[Ostia Antica|ഓസ്റ്റിയയിൽ]] നിന്ന്, എ ഡി രണ്ടാം നൂറ്റാണ്ട്)]] [[Claudius|ക്ലോഡിയസിന്റെ]] ഭരണം മുതൽ [[Antoninus Pius|അന്റോണിനസ് പയസ്]] വരെ മാർച്ചിലെ ഒരു "വിശുദ്ധ വാരം" മാഗ്ന മേറ്ററിന്റെയും ആറ്റിസിന്റെയും ചടങ്ങുകൾക്കായി വികസിപ്പിച്ചെടുത്തു ("ഗ്രേറ്റ് മദർ", മേറ്റർ ഡ്യൂം എന്നും അറിയപ്പെടുന്നു, "ദൈവങ്ങളുടെ മാതാവ്" അല്ലെങ്കിൽ [[Cybele|സൈബലെ]]).<ref>Lancellotti, ''Attis'', p. 81; [[Bertrand Lançon]], ''Rome in Late Antiquity'' (Routledge, 2001), p. 91; Philippe Borgeaud, ''Mother of the Gods: From Cybele to the Virgin Mary'', translated by Lysa Hochroth (Johns Hopkins University Press, 2004), pp. 51, 90, 123, 164. Scholars are divided as to whether the full program of observances was put in place under Claudius, or gradually expanded until the time of Antoninus Pius: Gary Forsythe, ''Time in Roman Religion: One Thousand Years of Religious History'' (Routledge, 2012), p. 88; Alvar, ''Romanising Oriental Gods,'' p. 286.</ref> മാർച്ച് 15 ന് നടന്ന ഒരു പ്രാഥമിക ഉത്സവത്തിൽ, ഫ്രിജിയൻ നദിയുടെ ഞാങ്ങണകൾക്കിടയിൽ ആറ്റിസിന്റെ ശിശുക്കളെ ഇടയന്മാരോ സൈബേലോ കണ്ടെത്തിയതായി അടയാളപ്പെടുത്തി. തുടർച്ചയായ ചടങ്ങുകൾ മാർച്ച് 22 ന് ആർബർ ഇൻട്രാട്ട് ("ദി ട്രീ എൻട്രസ്") ഉപയോഗിച്ച് പുനരാരംഭിക്കുകയും മാർച്ച് 27 അല്ലെങ്കിൽ 28 വരെ നീണ്ടുനിൽക്കുകയും ചെയ്തു. ആർബർ ഇൻട്രാറ്റിന്റെ ദിവസത്തിൽ, കോളേജ് ഓഫ് ഡെൻഡ്രോഫോറസ് ("ട്രീ-ചുമക്കുന്നവർ") ഒരു പൈൻ മരം കൊണ്ടുപോയി ആറ്റിസിന്റെ ഒരു പ്രതിമ ഉണ്ടാക്കി "ദൈവത്തെപ്പോലെ കമ്പിളി തലപ്പാവു കൊണ്ട് പൊതിഞ്ഞ് വയലറ്റ് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. <ref>[[Francisco Rodríguez Adrados|Francisco R. Adrados]], ''Festival, Comedy and Tragedy: The Greek Origins of Theatre,'' translated by Christopher Holme (Brill, 1975, originally published 1972 in Spanish), p. 395.</ref> [[Lucretius|ലുക്രേഷ്യസ്]] (ബിസി ഒന്നാം നൂറ്റാണ്ട്) ഏപ്രിലിൽ ആഘോഷിക്കുന്ന [[Megalensia|മെഗാലെൻസിയയിലെ]] മാഗ്ന മെറ്ററിന്റെ ഉല്ലാസയാത്രയിൽ റോസാപ്പൂക്കളെയും പേരിടാത്ത മറ്റ് പുഷ്പങ്ങളെയും കുറിച്ച് പരാമർശിക്കുന്നു. <ref>Lucretius, ''De rerum natura'' 2.627–628.; Hooey, "Rosaliae signorum," p. 27.</ref> ആറ്റിസ് പുരാണത്തിലെ അക്രമത്തിൽ നിന്ന് വയലറ്റ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വ്യക്തവും സങ്കീർണ്ണവുമായ വിവരണം<ref>Alvar, ''Romanising Oriental Gods,'' p. 65; Gasparao, ''Soteriology,'' p. 41.</ref> നൽകിയിരിക്കുന്നത് [[Christian apologist|ക്രിസ്ത്യൻ അപ്പോളജിസ്റ്റ്]] [[Arnobius|അർനോബിയസ്]] (മരണം: 330),ആണ്. <ref>Arnobius of Sicca, ''Adversus Nationes'' 6–7, drawing on sources he identifies as "Timotheus, a man not disreputable in matters of theology," and "Valerius the [[College of Pontiffs|pontifex]]", possibly [[Marcus Valerius Messalla Rufus|Marcus Valerius Messala]], the consul of 53 BC and author of a treatise identifying [[Aion (deity)|Aion]] with [[Janus]] on the etymological basis of ''Ia'', the name "Violet" in the story of Attis. Summary based on that of Lancelotti, ''Attis'', pp. 3–5; Alvar, ''Romanising Oriental Gods,'' pp. 65–67; and Giulia Sfameni Gasparro (combining the versions of Arnobius and Pausanias), ''Soteriology and Mystic Aspects in the Cult of Cybele and Attis'' (Brill, 1985), pp. 38–41.</ref> റോമൻ സാമ്രാജ്യത്വ കാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ അദ്ദേഹത്തിന്റെ പതിപ്പ് മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 64.</ref> ഫ്രിഗിയയിലെ അഗ്ഡസ് എന്ന പാറയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്, അതിൽ നിന്ന് പ്രളയത്തിനുശേഷം ലോകത്തെ വീണ്ടും ജനകീയമാക്കുന്നതിനായി [[Pyrrha|പിർഹയും]] [[Deucalion|ഡീകാലിയനും]] ചേർന്ന് കല്ലുകൾ മനുഷ്യരായി രൂപാന്തരപ്പെടുത്തി. ദേവന്മാരുടെ മഹതിയായ അമ്മ അവിടെ പതിവായി വിശ്രമിച്ചു. അവിടെ അവളെ കാമഭ്രാന്തനായ [[Jupiter (mythology)|ജൂപ്പിറ്റർ]] ആക്രമിച്ചു. തന്റെ ലക്ഷ്യം നേടാൻ കഴിയാതെ, ദേവന്മാരുടെ രാജാവ് പാറയിൽ സ്വയംഭോഗം ചെയ്തുകൊണ്ട് സ്വയം ഒഴിവായി.<ref>Alvar, ''Romanising Oriental Gods,'' p. 65.</ref>അതിൽ നിന്ന് അക്രമാസക്തനും അതിശക്തനുമായ [[Sex-androgyny in mythology|ഹെർമാഫ്രോഡിറ്റിക് ദേവത]]യായ അക്ഡെസ്റ്റിസ് അല്ലെങ്കിൽ [[Agdistis|അഗ്ഡിസ്റ്റിസ്]] ജനിച്ചു. ചർച്ചകൾക്ക് ശേഷം, ഡയോനിഷ്യസുമായി തിരിച്ചറിഞ്ഞ ദേവന്മാർ ഈ അതിശക്തനായ അഗ്ഡിസ്റ്റിസിനെ പരിചരണത്തിനായി (ക്യൂറ) റോമൻ ദേവനായ [[Liber|ലിബറിന്]] നൽകുന്നു. ക്യൂറ എന്നാൽ "പരിചരണം, ഉത്കണ്ഠ, ചികിത്സ, മേൽനോട്ടം" എന്നാണ്. വീഞ്ഞിന്റെ ദേവനായ ലിബർ അഗ്ഡിസ്റ്റിസിന്റെ പ്രിയപ്പെട്ട നീരുറവയുടെ ([[Fontus|ഫോണ്ടസ്]]) ജലത്തെ ശുദ്ധമായ വീഞ്ഞ് ആക്കി മാറ്റുന്നു. നിവൃത്തിയില്ലായ്‌മയാൽ ദാഹിക്കുന്ന അഗ്ഡിസ്റ്റിസിനെ വീഞ്ഞ് കുടിക്കാൻ പ്രേരിപ്പിക്കുന്നു. സിരകൾ വീഞ്ഞ് വലിച്ചെടുക്കുന്നതിലൂടെ മയങ്ങാൻ തുടങ്ങുന്നു. മുടിയിൽ നിന്ന് നെയ്ത ഒരു കുടുക്കിലകപ്പെട്ട അഗ്ഡിസ്റ്റിസിനെ താൽക്കാലികമായി സ്വതന്ത്രമാക്കാനുള്ള സ്വയം നടത്തിയ പോരാട്ടത്തിൽ ജനനേന്ദ്രിയളെ മുറിച്ച് സ്വയം വൃഷ്‌ണച്ഛേദത്തിന് കാരണമാകുന്നു. ഇംപീരിയൽ കാലഘട്ടത്തിലെ മെഡിക്കൽ, ക്രിസ്ത്യൻ രചനകളിലെ ഒരു യൂഫെമിസം അനുസരിച്ച് രക്തനീരുറവയിൽ നിന്നുണ്ടായ ഒരു മാതളനാരകമരം, അതിന്റെ ഫലം വളരെ ആകർഷകമാണ്, നദിദേവനായ [[Sangarius (mythology)|സംഗാരിയസിന്റെ]] മകളായ [[Nana (Greek mythology)|നാന]], സിനു റിപോണിറ്റിൽ, ഈ ഫലം "യോനിയിൽ സ്ഥാപിച്ചിരിക്കുന്നു." <ref>J.N. Adams, entry on ''sinus (muliebris)'', ''The Latin Sexual Vocabulary'' (Johns Hopkins University Press, 1982), pp. 90–91. In Pausanias, the impregnating edible is an almond, with the almond tree playing a role later in the version of Arnobius; Gasparro, ''Soteriology,'' p. 38.</ref> പിതാവിനെ പ്രകോപിപ്പിച്ച് നാന ഗർഭിണിയാകുന്നു. പിതാവ് അവളെ കേടായ സാധനങ്ങളുടെയിടയിൽ പൂട്ടിയിട്ട് പട്ടിണിക്കിടുന്നു. ദൈവങ്ങളുടെ മാതാവ് നൽകുന്ന പഴങ്ങളും മറ്റ് സസ്യാഹാരങ്ങളും അവളെ ജീവനോടെ നിലനിർത്തുന്നു. ശിശു ജനിക്കുമ്പോൾ, അതിനെ ഉപേക്ഷിക്കാൻ സംഗാരിയസ് ഉത്തരവിടുന്നു. പക്ഷേ ഒരു ആട്ടിടയൻ കുട്ടിയെ കണ്ടെത്തി വളർത്തുന്നു. ഈ കുട്ടി ആറ്റിസ് ആണ്. [[File:Godward Ionian Dancing Girl 1902.jpg|thumb|upright|left|[[John William Godward|ജോൺ വില്യം ഗോഡ്‌വാർഡ്]] ചിത്രീകരിച്ച [[Ionians|അയോണിയൻ]] ഡാൻസിംഗ് ഗേൾ. വയലറ്റ് പുഷ്പചക്രവും കുങ്കുമപ്പൂവിന്റെ നിറമുള്ള വസ്ത്രവും ധരിച്ച മറ്റൊരു ചിത്രത്തിന്റെ ('[[:Commons:File:With Violets Wreathed 1902.jpg|With Violets Wreathed and Robe of Saffron Hue]]) രൂപസാദൃശ്യമുള്ള [[Victorian painting|വിക്ടോറിയൻ കാലഘട്ടത്തിലെ]] പൗരാണിക സാഹിത്യചിത്രം''' <ref>Vern G. Swanson, ''John William Godward: The Eclipse of Classicism'' (Antique Collectors Club Limited, 1997), p. 65; Rosemary J. Barrow, ''The Use of Classical Art and Literature by Victorian Painters, 1860-1912: Creating Continuity With the Traditions of High Art'' (Mellen Research University Press, 2007), p. 39.</ref>]] അസാധാരണമായ സൗന്ദര്യമുള്ള ആറ്റിസ് ദൈവങ്ങളുടെ അമ്മയും അദ്ദേഹത്തിന്റെ നിരന്തരമായ കൂട്ടാളിയായ അഗ്ഡിസ്റ്റിസും ഏറ്റവും ഇഷ്ടപ്പെടുന്നു. വീഞ്ഞിന്റെ സ്വാധീനത്തിൽ, ആറ്റിസ് ഒരു വേട്ടക്കാരനെന്ന നിലയിൽ തന്റെ നേട്ടങ്ങൾ ദൈവിക പ്രീതി മൂലമാണെന്ന് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സങ്കേതത്തിൽ വീഞ്ഞ് മതപരമായി നിരോധിച്ചിരിക്കുന്നതിന്റെ (നെഫാസ്) കാരണം വിശദീകരിക്കുന്നു. വീഞ്ഞുമായി പ്രവേശിക്കുന്നവർക്ക് ഒരു മലിനീകരണമായി കണക്കാക്കുന്നു. അപലപനീയവും സാമൂഹികമായി പാർശ്വവൽക്കരിക്കുന്നതിന്റെയും ഭാഗമായി ആഗ്ഡിസ്റ്റിസുമായുള്ള ആറ്റിസിന്റെ ബന്ധത്തെ ഇൻഫാമിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടിയെ (പ്യൂവർ) വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫ്രിജിയൻ രാജാവായ [[Midas|മിഡാസ്]], മകളുമായി ഒരു വിവാഹം സംഘടിപ്പിക്കുകയും നഗരം പൂട്ടിയിടുകയും ചെയ്യുന്നു. എന്നിരുന്നാലും, മേറ്റർ ഡ്യൂമിന് ആറ്റിസിന്റെ വിധി (ഫാറ്റം) അറിയാം. വിവാഹബന്ധം ഒഴിവാക്കിയാൽ മാത്രമേ അയാളെ ദ്രോഹത്തിൽ നിന്ന് സംരക്ഷിക്കുകയുള്ളൂ. ദേവന്മാരുടെ അമ്മയും അഗ്ഡിസ്റ്റിസും വിവാഹചടങ്ങിനെ തകർക്കുന്നു. ഒപ്പം അഗ്ഡിസ്റ്റിസ് അതിഥികൾക്കിടയിൽ പരിഭ്രമവും ഭ്രാന്തും പരത്തുന്നു. ക്രൈസ്തവ സ്രോതസ്സിലെ വിഷമകരമായ ഒരു ഭാഗത്തിൽ മാത്രം കാണപ്പെടുന്ന വിശദാംശങ്ങളിൽ<ref>Gasparro, ''Soteriology,'' pp. 39–40, characterizing the detail as "a [[Christian polemic|polemical]] emphasis".</ref> [[Galli|ഗാലസ്]] എന്ന പുരോഹിതന്റെ വെപ്പാട്ടിയുടെ മകളുടെ മുലകൾ മുറിച്ചുമാറ്റി ഒരു കുടിയനെപ്പോലെ ആക്രോശിച്ച ആറ്റിസ് സ്വയം ഒരു പൈൻ മരത്തിന്റെ ചുവട്ടിൽ എത്തുകയും അഗ്ഡിസ്റ്റിസിന് ഒരു വഴിപാടായി ജനനേന്ദ്രിയം മുറിക്കുകയും ചെയ്യുന്നു. അവൻ രക്തം വാർന്നു ആറ്റിസ് മരിക്കുകയും രക്തപ്രവാഹത്തിൽ നിന്ന് വയലറ്റ് പുഷ്പം ജനിക്കുന്നു. ദൈവങ്ങളുടെ മാതാവ് ജനനേന്ദ്രിയങ്ങളെ "മരിച്ചവരുടെ വസ്ത്രത്തിൽ" പൊതിഞ്ഞ് ഭൂമിയിൽ മൂടുകയും ജന്തുക്കളുടെ [[വൃഷണസഞ്ചി|വൃഷണസഞ്ചിയുടെ]] യാഗോചിതമായ ചികിത്സയെക്കുറിച്ചുള്ള അനുഷ്ഠാനത്തിൽ സാക്ഷ്യപ്പെടുത്തിയ പുരാണത്തിന്റെ ഒരുഭാഗം ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 275.</ref>വയലറ്റ് (ഗ്രീക്ക് Ia) എന്ന് പേരിട്ടിരിക്കുന്ന വധു ആറ്റിസിന്റെ നെഞ്ചിനെ കമ്പിളി കെട്ടുകളാൽ മൂടുന്നു. അഗ്ഡിസ്റ്റിസിനുവേണ്ടി വിലപിച്ച ശേഷം ആത്മഹത്യചെയ്യുന്നു. മരിക്കുമ്പോഴുള്ള അവളുടെ രക്തം പർപ്പിൾ വയലറ്റുകളായി മാറുന്നു. ദൈവത്തിന്റെ അമ്മയുടെ കണ്ണുനീർ ഒരു ബദാം മരമായി മാറുന്നു. ഇത് മരണത്തിന്റെ കയ്പ്പിനെ സൂചിപ്പിക്കുന്നു. തുടർന്ന് അവൾ പൈൻ മരത്തെ തന്റെ പവിത്രമായ ഗുഹയിലേക്ക് കൊണ്ടുപോകുന്നു. അഗ്ഡിസ്റ്റിസ് അവളുമായി വിലാപത്തിൽ പങ്കുചേരുന്നു. ആറ്റിസിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ജുപ്പിറ്റർ ദേവനോട് അപേക്ഷിക്കുന്നു. ഇത് അദ്ദേഹത്തിന് അനുവദിക്കാൻ കഴിയുന്നില്ല. എന്നാൽ വിധി ശരീരം ഒരിക്കലും ക്ഷയിക്കാതിരിക്കാനും, മുടി വളരാൻ തുടരാനും, [[ചെറിയ വിരൽ|ചെറുവിരലിനു]] ജീവിക്കാനും നിരന്തരമായ ചലനങ്ങളിൽ തരംഗമാകാനും അനുവദിക്കുന്നു. ആറ്റിസിന്റെ ബഹുമാനാർത്ഥം നടത്തിയ ആചാരങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് മിഥ്യയുടെ വശങ്ങൾ പ്രത്യേകിച്ചും ഡയോനിഷ്യൻ ആരാധനയുമായുള്ള പോരാട്ടവും വിഭജനവും പുനർനിർമ്മിക്കുന്നുവെന്ന് അർനോബിയസ് വ്യക്തമായി പറയുന്നു. ഇവയിൽ ഭൂരിഭാഗവും വികസിച്ചത് സാമ്രാജ്യത്വ കാലഘട്ടത്തിൽ മാത്രമാണ്. <ref>Lancellotti, ''Attis,'' pp. 89–90, 138ff. ''et passim''; Jan N. Bremmer, ''Greek Religion and Culture, the Bible, and the Near East'' (Brill, 2008), pp. 294–296, 298.</ref> മാർച്ച് 22-ന് ആർബർ ഇൻട്രാറ്റിനായി, ഡെൻഡ്രോഫോറുകൾ ആറ്റിസിന്റെ വയലറ്റ് പുഷ്പചക്ര മരത്തെ മാഗ്ന മേറ്ററിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മരിക്കുന്ന വയലയെന്ന നിലയിൽ, പാരന്റാലിയയ്‌ക്കായി ശവക്കുഴികളിലേക്ക് വയലറ്റുകൾ വിതറിയത് ആർബർ ഇൻട്രാറ്റിന്റെ ദിവസം ഓർമ്മിപ്പിച്ചു. <ref>Ovid, ''Fasti'' 2.537–540; Lancellotti, ''Attis,'' pp. 90–91; Gasparro, ''Soteriology,'' p. 42. Lancellotti emphasizes the non-cyclical permanence of Attis's death (p. 138) marked by rituals that recall funeral cult.</ref> അടുത്ത ദിവസം ഡെൻഡ്രോഫോറുകൾ [[Korybantes|കോറിബാന്റുകളെ]] പ്രതിനിധീകരിക്കുന്ന ഗൗരവമേറിയ സംഗീതവും, സായുധ നൃത്തങ്ങൾ അവതരിപ്പിച്ച യുവാക്കളും പുരാണങ്ങളിലെ ശിശുദേവന്മാരുടെ സംരക്ഷകരായി സേവനമനുഷ്ഠിച്ചു. <ref>Michele Renee Salzman, ''On Roman Time: The Codex Calendar of 354 and the Rhythms of Urban Life in Late Antiquity'' (University of California Press, 1990), pp. 166–167.</ref> മാർച്ച് 24 ന് നടന്ന ഡൈസ് സാങ്കുനിസിനായി ("രക്ത ദിനം"), ഭക്തർ വിലാപത്തിന്റെ ഉന്മാദത്തിൽ മുഴുകി, മരിച്ചവരുടെ "പോഷണം" എന്ന് പ്രാർത്ഥിച്ച് പ്രതിമയിൽ രക്തം വിതറി. ഗല്ലി സൈബലിന്റെ ഷണ്ഡനായ പുരോഹിതനാകുന്നതിനുള്ള പ്രാഥമികമെന്ന നിലയിൽ ചില അനുയായികൾ ഈ ദിവസം സ്വയം ഷണ്‌ഡനായതായിരിക്കാം. തുടർന്നുള്ള വിശുദ്ധരാത്രിയ്ക്കായി ആറ്റിസിനെ അദ്ദേഹത്തിന്റെ "ശവകുടീരത്തിൽ" സ്ഥാപിച്ചു.<ref>Salzman, ''On Roman Time,'' p. 167; Lancellotti, ''Attis'', pp. 82 and 90.</ref> [[Sallustius|സല്ലുസ്റ്റിയസിന്റെ]] അഭിപ്രായത്തിൽ, മരം മുറിക്കുന്നത് ഉപവാസത്തോടൊപ്പമായിരുന്നു. മരം വെട്ടിയതിനുശേഷം "തലമുറയുടെ കൂടുതൽ പുരോഗതിക്കുവേണ്ടി പുനർജന്മത്തിനായി പാൽ കുടിക്കുന്നു. അതിനുശേഷം പുതിയ ഉയർച്ചയ്ക്കുവേണ്ടി ദേവന്മാർക്ക് സന്തോഷത്തോടുകൂടി മാലകളും അർപ്പിക്കുന്നു. <ref>Sallustius, ''Peri Theōn'' 4.10, as cited by Alvar, ''Romanising Oriental Gods,'' p. 277.</ref>[[Julian calendar|ജൂലിയൻ കലണ്ടറിലെ]] [[മഹാവിഷുവം]] മാർച്ച് 25 ന് ആറ്റിസിന്റെ ഏതെങ്കിലും അർത്ഥത്തിൽ" പുനർജന്മം "അല്ലെങ്കിൽ നവീകരണവുമായി സന്തോഷത്തോടുകൂടി ([[Hilaria|ഹിലാരിയ]]) മാലകളും അർപ്പിക്കുന്നു. <ref>Macrobius, ''Saturnalia'' 1.21.10; Forsythe, ''Time in Roman Religion,'' p. 88.</ref> ചില ആദ്യകാല ക്രൈസ്തവ സ്രോതസ്സുകൾ ഈ ദിവസത്തെ [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്|യേശുവിന്റെ പുനരുത്ഥാനവുമായി]] ബന്ധപ്പെടുത്തുന്നു. <ref>[[Tertullian]], ''Adversus Iudaeos'' 8; [[Lactantius]], ''De Mortibus Persecutorum'' 2.1; Forsythe, ''Time in Roman Religion,'' p. 88; Salzman, ''On Roman Time,'' p. 168.</ref> [[ഡമാസിയൂസ്|ഡമാസ്കിയസ്]] അതിനെ "[[ഹേഡിസ്|ഹേഡിസിൽ]] നിന്നുള്ള വിമോചനമായി" കണ്ടു.<ref>Damascius, ''Vita Isidori excerpta a Photio Bibl. (Cod. 242),'' edition of R. Henry (Paris, 1971), p. 131; Salzman, ''On Roman Time,'' p. 168.</ref> ഒരു ദിവസത്തെ വിശ്രമത്തിനുശേഷം (റിക്വീഷ്യോ), മാഗ്ന മെറ്ററിന്റെ ആചാരപരമായ ശുദ്ധീകരണം (ലാവറ്റിയോ) മാർച്ച് 27 ന് നടത്തി. <ref>Alvar, ''Romanising Oriental Gods,'' pp. 277, 286–287. The ''Lavatio'' is mentioned by Ovid in the Augustan period, and other literary references indicate it was "well established" by the [[Flavian dynasty|Flavian period]]; Forsythe, ''Time in Roman Religion,'' p. 89.</ref>മാർച്ച് 28 [[Vatican Hill|വത്തിക്കാനത്തിലെ]] മാഗ്ന മെറ്ററിന്റേയും ആറ്റിസിന്റേയും [[Greco-Roman mysteries|രഹസ്യങ്ങളിലേയ്ക്ക്]] മതപ്രവേശം ചെയ്യുന്ന ഒരു ദിനമായിരിക്കാം.<ref>Specifically at the [[Gaianum]], near the Phrygianum sanctuary associated with Cybele; Salzman, ''On Roman Time,'' pp. 165, 167. Lawrence Richardson, ''A New Topographical Dictionary of Ancient Rome'' (Johns Hopkins University Press, 1992), p. 180, suggests that ''Initium Caiani'' might instead refer to the "entry of Gaius" ([[Caligula]]) into Rome on March 28, 37 AD, when he was acclaimed as ''[[princeps]]''. The Gaianum was a track used by Caligula for chariot exercises. Salzman (p. 169) sees the Gaianum as a site alternative to the Phrygianum, access to which would have been obstructed in the 4th century by the construction of [[Old St. Peter's Basilica|St. Peter's]].</ref> "മരിക്കുകയും പുനർജീവിക്കുന്നതുമായ സസ്യദേവൻ" എന്ന കർക്കശമായ രൂപരേഖയിൽ ആറ്റിസിനെ കാണാൻ പണ്ഡിതന്മാർക്ക് താൽപ്പര്യമില്ലെങ്കിലും, അദ്ദേഹത്തിന്റെ ആചാരങ്ങളുടെ ശവസംസ്കാര സ്വഭാവത്തിന് സസ്യചക്രം അവിഭാജ്യമാണ്. <ref>Gasparro, ''Soteriology,'' pp. 44–45; H.S. Versnel, ''Inconsistencies in Greek and Roman Religion: Transition and Reversal in Myth and Ritual'' (Brill, 1993, 1994), vol. 2, p. 154.</ref> റോമൻ കാലഘട്ടത്തിൽ പൈൻ ട്രീ, പൈൻ കോണുകൾ അവയുടെ ആരാധന പ്രാധാന്യത്തിനായി ആറ്റിസിന്റെ പ്രതിരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. <ref>Bremmer, ''Greek Religion and Culture,'' pp. 279 and 288, suggesting also that the tree of the Romans was not entirely an innovation, but a survival or translation of the decorated tree, perhaps an almond, that was part of the [[Hittite religion|Hittite]] new year festival in the spring.</ref> ഒന്നോ രണ്ടോ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഥൻസിൽ നിന്നുള്ള ആറ്റിസിന്റെ പ്രതിമയിൽ [[മാതളനാരങ്ങ]], പൈൻ കോണുകൾ, വയലറ്റുകളുടെ ഒരു പൂച്ചെണ്ട്‌ എന്നിവ അടങ്ങിയ ഒരു കൊട്ടയുണ്ട്.<ref>Gasparro, ''Soteriology,'' p. 48.</ref> == വസന്തകാല ഉത്സവങ്ങളിലെ സസ്യങ്ങൾ == റോസാലിയകൾ ഉൾപ്പെടുന്ന പഴയ വസന്തകാല ഉത്സവങ്ങളുമായുള്ള ബന്ധം റോസാലിയയെ പ്രചരിപ്പിക്കാനും ജനപ്രിയമാക്കാനും സഹായിച്ചു. കൂടാതെ സ്വകാര്യപരമായ മരിക്കുന്ന വയല അല്ലെങ്കിൽ റോമാക്കാരുടെ വയലാരിസ് അർബർ ഇൻട്രാറ്റ് ചടങ്ങുകളുടെ പൊതു പ്രാധാന്യം വർദ്ധിപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 27.</ref> ആറ്റിസും അഡോണിസും തമ്മിലുള്ള ആശയപരമായ ബന്ധം പ്രധാനമായും പിൽക്കാല സാമ്രാജ്യത്വ കാലഘട്ടത്തിലാണ് വികസിപ്പിച്ചെടുത്തത്. <ref>Bremmer, ''Greek Religion and Culture,'' p. 270, emphasizing the disparities between the early cult of Attis and developments in [[Late Antiquity]] (p. 268).</ref> [[നവപ്ലേറ്റോണിസം|നവപ്ലേറ്റോണിസത്തിലെ]] തത്ത്വചിന്തകനായ [[പോർഫിറി|പോർഫിറി]] (എ.ഡി. 305 എ.ഡി) അഡോണിസിനെയും ആറ്റിസിനെയും "ഭൂമിയുടെ ഫലങ്ങളായി" കണ്ടു. [[File:The Awakening of Adonis - John William Waterhouse (1899).jpg|thumb|''[[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച അവേയർനെസ് ഓഫ് അഡോണിസ് (1900) ]] <blockquote>''Attis is the symbol of the blossoms which appear early in the spring, and fall off before the complete fertilization; whence they further attributed castration to him, from the fruits not having attained to seminal perfection: but Adonis was the symbol of the cutting of the perfect fruits.''<ref>As recorded by the Christian apologist [[Eusebius]], ''[[Praeparatio evangelica]]'' 3.11.12 and 15, and 3.13.14, translated by E.H. Gifford (1903), as cited by Gasparro, ''Soteriology,'' p. 46. In a commentary on Ovid, and citing Porphyry and Eusebius, the 15th-century [[Italian humanist]] [[Paolo Marsi|Paulus Marsus]] noted that "Atys castrated means nothing other than the flower that falls before the fruit"; Rebecca Zorach, ''Blood, Milk, Ink, Gold: Abundance and Excess in the French Renaissance'' (University of Chicago Press, 2005), p. 72.</ref></blockquote> പോർഫിറി, ആറ്റിസ്, അഡോണിസ്, കോറെ (പെർസെഫോൺ "മെയ്ഡൻ", "വരണ്ട" അല്ലെങ്കിൽ ധാന്യവിളകളെ സ്വാധീനിക്കുന്നു), ഡയോനിസസ് (മൃദുവായതും [[അണ്ടി (ഫലം)|ഷെൽ പഴങ്ങളും]] സ്വാധീനിക്കുന്നവർ) എന്നിവരെ "സെമിനൽ നിയമത്തിന്റെ" ദേവതകളായി ബന്ധിപ്പിച്ചു:<blockquote>''For Korē was carried off by [[Pluto (mythology)#Plouton Helios|Pluto]], that is, the sun going down beneath the earth at seed-time; but Dionysus begins to sprout according to the conditions of the power which, while young, is hidden beneath the earth, yet produces fine fruits, and is an ally of the power in the blossom symbolized by Attis, and of the cutting of the ripened corn symbolized by Adonis.''</blockquote> [[Pluto (mythology)|പ്ലൂട്ടോയുടെ]] മണവാട്ടിയായി പെർസെഫോൺ തട്ടിക്കൊണ്ടുപോയ പുൽമേടുകൾ നിറഞ്ഞ പുഷ്പ ഇനങ്ങളിൽ റോസാപ്പൂക്കളും വയലറ്റുകളും ഉൾപ്പെടുന്നു. <ref>Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'', p. 316, citing the ''[[Homeric Hymn to Demeter]],'' one of the earliest treatments of the myth. Ovid places Proserpina among violets and lilies at ''[[Metamorphoses]]'' 5.332, and dwells on the abundance and variety of flowers—with the rose the favored choice of the attendant [[Nymph|nymphs]]—in his treatment of the same myth for the month of April at ''Fasti'' 4.429–442. Claudian, ''De raptu Proserpina'' 2.92–93, lists roses, hyacinths and violets.</ref> താരതമ്യ പുരാണശാസ്ത്രജ്ഞനായ മിർസിയ എലിയേഡ്, സസ്യജാലങ്ങൾക്കും മനുഷ്യന്റെ നിലനിൽപ്പിനുമിടയിലുള്ള ഒരു "ജീവിത പ്രവാഹമായി" ദിവ്യ രൂപാന്തരീകരണത്തെ കണ്ടു. അക്രമാസക്തമായ മരണം ജീവിതത്തിന്റെ സൃഷ്ടിപരമായ കഴിവിനെ തടസ്സപ്പെടുത്തുമ്പോൾ, അത് സസ്യങ്ങൾ, പഴങ്ങൾ, പുഷ്പം" തുടങ്ങി മറ്റേതെങ്കിലും രൂപത്തിൽ പ്രകടിപ്പിക്കുന്നു. ആറ്റീസിന്റെ വയലറ്റുകളും അഡോണിസിന്റെ റോസാപ്പൂക്കളും അനെമോണുകളും എലിയേഡ് വീരന്മാരുടെ മരണശേഷം യുദ്ധക്കളങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുഷ്പങ്ങളുടെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ടു. <ref>[[Mircea Eliade]], ''Patterns in Comparative Religion,'' translated by Rosemary Sheed (University of Nebraska Press, 1996, translation originally published in 1958), p. 302.</ref> == മിലിട്ടറി റോസാലിയ == [[File:5966 - Brescia - S. Giulia - Cippo per soldato (sec. I I) - Foto Giovanni Dall'Orto, 25 Giu 2011.jpg|thumb|upright|ഒരു റോമൻ പട്ടാളക്കാരന്റെ ശവസംസ്കാര സ്മാരകത്തിലെ സൈനിക നിലവാരത്തിലുള്ള ഈഗിൾ (എ.ഡി 1 മുതൽ 2 വരെ നൂറ്റാണ്ട്)]] മെയ് മാസത്തിൽ രണ്ട് തീയതികളിൽ സൈനിക മാനദണ്ഡങ്ങൾ (സിഗ്ന) റോസാപ്പൂക്കളാൽ അലങ്കരിച്ചുകൊണ്ട് റോമൻ സൈന്യം റോസാലിയ സിഗ്നോറം ആഘോഷിച്ചു. എ.എച്ച്. ഹൂയി മിലിട്ടറി റോസ് ഫെസ്റ്റിവലിനെ കാർഷിക ദേവതകളുടെ പരമ്പരാഗത വസന്തകാല ഉത്സവങ്ങളായാണ് കാണുന്നത്. <ref>Hooey, "Rosaliae signorum," pp. 27–28.</ref> [[Severus Alexander|സെവേറസ് അലക്സാണ്ടറുടെ]] (എ.ഡി. 224–235) ഭരണകാലത്ത് [[ഡുറാ യുറോപ്പോസ്|ഡ്യൂറ-യൂറോപോസിൽ]] നിലയുറപ്പിച്ച ഒരു കൂട്ടായ്‌മയുടെ പാപ്പിറസ് കലണ്ടറായ [[Feriale Duranum|ഫെരിയേൽ ഡുറാനത്തിൽ]] ഈ ഉത്സവം രേഖപ്പെടുത്തിയിട്ടുണ്ട്. സൈന്യം നൽകിയ ഒരു സാധാരണ മത കലണ്ടറിനെ ഈ കലണ്ടർ പ്രതിനിധീകരിക്കുന്നു. <ref>Lucinda Dirven, ''The Palmyrenes of Dura-Europos: A Study of Religious Interaction in Roman Syria'' (Brill, 1999), pp. 184–185; Nigel Pollard, ''Soldiers, Cities, and Civilians in Roman Syria'' (University of Michigan Press, 2000), pp. 143 (especially note 126), 146.</ref> അപൂർണ്ണമായ മൂലഗ്രന്ഥം കാരണം രണ്ട് റോസാലിയയുടെ മുമ്പത്തെ ദിവസം തീർച്ചയില്ലാത്തതാണെങ്കിലും, [[Lemuria (festival)|ലെമുറിയയുടെ]] കാലഘട്ടവുമായി പൊരുത്തപ്പെട്ടു. മെയ് 9, 11, 13 തീയതികളിലെ പുരാതന ഉത്സവ ദിവസങ്ങളിലെ <ref>Duncan Fishwick, "Dated Inscriptions and the ''Feriale Duranum''," in ''Syria'' 65 (1988), p. 356; Douglas W. Geyer, ''Fear, Anomaly, and Uncertainty in the Gospel of Mark'' (Scarecrow Press, 2002), p. 138, citing [[Robert O. Fink|R.O. Fink]], A.S. Hooey, and W.S. Snyder, "The ''Feriale Duranum''," ''Yale Classical Studies'' 7 (1940), p. 115. [[Stefan Weinstock]], "A New Greek Calendar and Festivals of the Sun," ''Journal of Roman Studies'' 38 (1948), p. 38, gives the date as May 10. Steven K. Drummond and Lynn H. Nelson, ''The Western Frontiers of the Imperial Rome'' (M.E. Sharpe, 1994), p. 203, place it on May 9.</ref> സന്തോഷിപ്പിക്കുന്ന നിറഭേദങ്ങൾ ([[Lemures|ലെമറുകൾ]] അല്ലെങ്കിൽ ലാർവകൾ) അകാലമരണം അവരെ അധോലോകത്തിലേക്ക് കടക്കുന്നതിനുപകരം ഭൂമിയിൽ അലഞ്ഞുനടക്കുന്നു. ലെവിറിയയുടെ ചടങ്ങുകളിൽ, ഓവിഡിന്റെ വ്യക്തമായ വിവരണത്തിൽ, കറുത്ത ചെറിയ നാണയങ്ങളുടെ തിട്ടകൾ പ്രത്യേകിച്ചും ശക്തമായ [[Apotropaic magic|അപ്പോട്രോപൈക് ആംഗ്യമായി]] അവതരിപ്പിച്ചു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 43.</ref> റോസാലിയ സിഗ്നോറത്തിന്റെ രണ്ടാമത്തേത് ജൂൺ 31 ന് കലണ്ടറുകളുടെ തലേദിവസം മെയ് 31 നാണ് സംഭവിച്ചത്. <ref>Phillips, ''Oxford Classical Dictionary,'' quotes the calendar as ''pridie kal. Iunias ob rosalias signorum supplicatio''; that is, as occurring on the day before the [[Kalends]] of June.</ref> ജൂൺ ഒന്നിന് പെരുന്നാൾ ദിനം, [[Cardea|ഡിയ കാർന]] ("മാംസദേവത" അല്ലെങ്കിൽ "ഭക്ഷ്യദേവത"), "ബീൻ കലണ്ടെൻസ് " (കലണ്ടെ ഫബാരിയേ) എന്ന് പൊതുവായി വിളിക്കപ്പെടുന്നു. <ref>Macrobius, ''Saturnalia'' 1.12.33.</ref> മരിച്ചവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാകാം. <ref>In the conjecture of [[Georg Wissowa|Wissowa]]; [[William Warde Fowler]], ''The Roman Festivals of the Period of the Republic'' (London, 1908), p 131. Fowler is cautious about over-interpreting the evidence to characterize all these occasions as "rites of the dead".</ref>കൂടാതെ ലെമൂറിയയുടെ ദിവസങ്ങൾ കലണ്ടറിൽ നെഫസ്റ്റസ് എന്ന് അടയാളപ്പെടുത്തിയിരുന്നത് സാധാരണ പ്രവർത്തനങ്ങൾ മതപരമായി നിരോധിച്ചിരുന്ന ഒരു കാലം ആയിരുന്നു. പിൽക്കാല സാമ്രാജ്യത്തിൽ, റോസാലിയ സിഗ്നോറം മെയ് 29 മുതൽ ജൂൺ 1 വരെ നടന്ന "ബീൻ ഗെയിംസ്" ([[Ludi|ലുഡി]] ഫാബറീസി) യുടെ മൂന്നാം ദിവസവുമായി പൊരുത്തപ്പെട്ടു. ഇത് കാർണയുടെ ബഹുമാനാർത്ഥം അറിയപ്പെടുന്നു.<ref>Salzman, ''On Roman Time,'' pp. 92, 122, 127; Macrobius, ''Saturnalia'' 1.12.33.</ref>ഒരു സിവിലിയൻ ലിഖിതത്തിൽ "കാർനാരിയയിൽ" റോസ് അലങ്കരിക്കാനുള്ള ഒരു വാക്യം രേഖപ്പെടുത്തുന്നു. ഇതിനെ [[തിയോഡോർ മോംസെൻ]] വ്യാഖ്യാനിച്ചത് കാർണയുടെ കലെണ്ടുകളായാണ്.<ref>''CIL'' 3.3893; Fowler, ''Roman Festivals'', p. 131.</ref> റോമൻ ബ്രിട്ടനിലെ ([[Corbridge|കോർബ്രിഡ്ജ്]], [[Northumberland|നോർത്തംബർലാൻഡ്]]) [[Coria (Corbridge)|കൊറിയ]]യിലെ മൂന്നാം നൂറ്റാണ്ടിലെ സൈനിക ആസ്ഥാനത്തു നിന്നുള്ള ശില്പം റോസാലിയയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. <ref>Fishwick, "Dated Inscriptions and the ''Feriale Duranum''," pp. 351–352.</ref> ജർമ്മനി സുപ്പീരിയർ പ്രവിശ്യയിലെ മൊഗൊണ്ടിയാക്കം (ഇന്നത്തെ മെയിൻസ്) നിന്നുള്ള മൂന്നാം നൂറ്റാണ്ടിലെ ഒരു ലിഖിതം മെയ് 10 ന് സൈനിക യൂണിറ്റിന്റെ (ഒരു സെഞ്ചൂറിയ) [[Genius (mythology)|ജീനിയസിന്]] ഒരു ബലിപീഠത്തിന്റെ സമർപ്പണം രേഖപ്പെടുത്തുന്നു. ലിഖിതത്തിൽ റോസാലിയയുടെ പേര് നൽകിയിട്ടില്ലെങ്കിലും, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തീയതി, അതിനോട് യോജിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കാം.<ref>''CIL'' 13.6681; Fishwick, "Dated Inscriptions and the ''Feriale Duranum''," p. 356.</ref> [[File:010 Conrad Cichorius, Die Reliefs der Traianssäule, Tafel X.jpg|thumb|left|upright=1.8|സൈനിക മാനദണ്ഡങ്ങൾ ഒരു റിലീഫ് പാനലിൽ, [[Trajan's Column|ട്രാജന്റെ നിരയിൽ]] നിന്നുള്ള ഒരു [[Suovetaurilia|ലസ്ട്രൽ ത്യാഗത്തിന്റെ]] സാന്നിധ്യത്തിൽ (മുകളിൽ മധ്യഭാഗത്ത്) നിരത്തിയിരിക്കുന്നു. മരത്തിന്റെ ചുവട്ടിൽ സൈനിക കാഹളക്കാർ [[Roman tuba|ട്യൂബയും]] [[Cornu (horn)|കോർണുവയും]] കളിക്കുന്നു.]] സൈനിക മാനദണ്ഡങ്ങൾക്ക് ചുറ്റുമുള്ള സൈന്യത്തിന്റെ സവിശേഷതകളായ ഭക്തിപരമായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു റോസാലിയ സിഗ്നോറം. സൈന്യം ദൈവങ്ങളെപ്പോലെയാണ് മാനദണ്ഡങ്ങളെ ആരാധിക്കുന്നതെന്നും, ലിഖിതങ്ങൾ അവരുടെ സമർപ്പണങ്ങൾ ([[Votum|വോട്ട]]) രേഖപ്പെടുത്തുന്നുവെന്നും [[Roman historiography|സാമ്രാജ്യത്വ ചരിത്രകാരനായ]] [[ടാസിറ്റസ്|ടാസിറ്റസ്]] പറയുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 7.1030 is an example of such a dedication from [[Roman Britain]]: Drummond and Nelson, ''The Western Frontiers of Imperial Rome'', p. 214; G.R. Watson, ''The Roman Soldier'' (Cornell University Press, 1969, 1985), p. 130.</ref>ഒരു [[Roman legion|ലെജിയൻ]] അതിന്റെ രൂപവത്കരണത്തിന്റെ വാർഷികം അടയാളപ്പെടുത്തിയ ദിവസം റോമൻ ഈഗിൾസ് എന്നു പരാമർശിക്കുന്ന "ഈഗിളിന്റെ ജന്മദിനം," എന്ന [[Aquila (Roman)|നതാലിസ് അക്വില]]യായിരുന്നു.<ref>Hooey, "Rosaliae signorum," p. 19; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 161; Brian Campbell, ''The Roman Army, 31 BC–AD 337: A Sourcebook'' (Routledge, 1994), [https://books.google.com/books?id=RUN-TGktYLYC&pg=PT136&dq=%22rosaliae+signorum%22&hl=en&sa=X&ei=1cx1UaWYMKnM2AWys4DABA&ved=0CC8Q6AEwADgK n.p.]</ref>[[Castra|മാർച്ചിംഗ്]] ക്യാമ്പുകൾ ഉൾപ്പെടെ എല്ലാ റോമൻ സൈനിക ക്യാമ്പുകളും ഒരു കേന്ദ്ര ബലിപീഠത്തിന് ചുറ്റും പ്രതിദിന ബലി അർപ്പിച്ചു. അവിടെ ചുറ്റും നിലത്തു ക്രമീകരിച്ചിരുന്ന ചക്രവർത്തിമാരുടെയും ദേവന്മാരുടെയും ചിത്രങ്ങൾക്കു മുന്നിൽ ദിവസേന യാഗങ്ങൾ അർപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 17; Graham Webster, ''The Roman Imperial Army: Of the First and Second Centuries A.D.'' (University of Oklahoma Press, 1979, 3rd ed. 1998), p. 133.</ref>അവരവരുടെ നിലവാരത്തിൽ സ്വർണ്ണം, വെള്ളി എന്നിവകൊണ്ട് അലങ്കരിച്ച പുഷ്പചക്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവ സജീവമായ പുഷ്പചക്രങ്ങളുടെ മികച്ച സമ്മാനത്തെ പ്രതിനിധീകരിച്ചു. മോഹങ്ങൾ, പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങുകൾ, വിജയങ്ങൾ, പ്രതിസന്ധി അനുഷ്ഠാനങ്ങൾ, ഇംപീരിയൽ അവധിദിനങ്ങൾ എന്നിവയ്ക്കായി കഴുകന്മാരെയും മറ്റ് സിഗ്നകളെയും പുഷ്പചക്രങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. <ref>[[Pliny the Elder|Pliny]], ''Natural History'' 13.3.23; Suetonius, ''Claudius'' 13; Hooey, "Rosaliae signorum," pp. 17–19; Webster, ''The Roman Imperial Army,'' pp. 106 (note 16) and 133.</ref>ഈ അവസരങ്ങളിൽ എ.ഡി 398-ൽ ഹൊനോറിയസ് ചക്രവർത്തിയുടെ കല്യാണം ക്ലോഡിയൻ ഒരു എപ്പിത്തലാമിയത്തിൽ വിവരിച്ചിരിക്കുന്നു. സൈനിക ആദർശങ്ങളെ ചുവപ്പ് പൂക്കളായി വളരുമെന്ന് പറയപ്പെടുന്നു. കൂടാതെ ആദർശവാഹകരും പട്ടാളക്കാരും ആചാരപരമായി സാമ്രാജ്യപരമായ മണവാളനെ ഒരു പർപ്പിൾ ഹാലോ ആയ നിംബോ പൂക്കൾ കൊണ്ട് മൂടുന്നു.<ref>Hooey, "Rosaliae signorum," pp. 18 and 32, citing [[Claudian]] 10.187–188 and 295–297.</ref> എ.ഡി 42-ൽ ക്ലോഡിയസിനെതിരായ കലാപത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ശപഥം ലംഘിച്ച സൈനികരുടെ ക്യാമ്പ് തകർക്കാൻ ഭൂമിയിൽ നിന്ന് ഈഗിൾസിനെ അലങ്കരിക്കാനോ പാളയം തകർക്കാൻ വലിച്ചിടാനോ ദിവ്യ ഏജൻസി തടഞ്ഞുവെന്ന് സ്യൂട്ടോണിയസ് പറയുകയുണ്ടായി. അവരുടെ മതപരമായ ബാദ്ധ്യതയെക്കുറിച്ച് ഓർമ്മപ്പെടുത്തിയതിനാൽ അവർ മാനസാന്തരത്തിലേക്ക് തിരിഞ്ഞു (പെനിറ്റെൻഷ്യം മത സംഭാഷണത്തിൽ).<ref>Webster, ''The Roman Imperial Army,'' p. 106, citing Suetonius, ''Claudius'' 13.</ref>റോമൻ മിലിട്ടറിയുടെ മതജീവിതത്തിന്റെ കേന്ദ്രബിന്ദുവായി ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾ മിനുസിയസ് ഫെലിക്സ് [[Cruciform|ക്രൂശിന്റെ]] ആകൃതി കാരണം സൈനികർ [[Christian cross|ക്രിസ്ത്യൻ കുരിശിനെ]] അറിയാതെ ആരാധിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ശ്രമിച്ചു.<ref>Hooey, "Rosaliae signorum," p. 16, especially note 3, citing [[Tertullian]] ''[[Apologeticum]]'' 16 and ''Ad nationes'' 1.12, and [[Minucius Felix]] 29.6–7; p. 206</ref> 1 മുതൽ 3 വരെ നൂറ്റാണ്ടുകളിലെ സാമ്രാജ്യത്തിൽ നിന്നുള്ള റോസാലിയയുടെ മിക്ക തെളിവുകളും മരിച്ചവരുടെ ഉത്സവങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീണുപോയ സഖാക്കളെ സൈനികർ അനുസ്മരിച്ചു. <ref>Hooey, "Rosaliae signorum," pp. 23–25.</ref> മരിച്ച സഹോദരങ്ങളുടെ മനസ്സിന് (സത്യവാങ്മൂലം) ശപഥം ചെയ്യാം. <ref>[[Silius Italicus]], ''Punica'' 6.113–116; Charles W. King, "The Roman ''Manes'': The Dead as Gods," in ''Rethinking Ghosts in World Religions'' (Brill, 2009), p. 112.</ref> എന്നിരുന്നാലും, റോസാലിയ സിഗ്നോറത്തെ ഒരു തരം "[[Remembrance Day|പോപ്പി ഡേ]]" ആയി വ്യാഖ്യാനിക്കുന്നതിനെതിരെ ഹൂയി വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ റോമൻ റോസ് ഉത്സവങ്ങൾ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ രണ്ട് തരങ്ങളായിരുന്നു. വസന്തത്തിന്റെ ആഘോഷവും ലൈസൻസിയുമുള്ള ഉത്സവങ്ങൾ, മരിച്ചവരുടെ ആചാരപരമായ ആരാധന. സിവിലിയൻ മേഖലയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട, പഴയ കാർഷികദേവതകളുടെ ഉത്സവങ്ങൾ കിഴക്കൻ സാമ്രാജ്യത്തിൽ ആഡംബരപൂർവ്വം ആഘോഷിച്ചു. ഫെറിയേൽ ദുരാനത്തിലെ മറ്റ് അവധി ദിവസങ്ങളിലെ പൊതു, സാമ്രാജ്യത്വ സ്വഭാവത്തിന് അനുസൃതമായി ഇത് സവിശേഷമായിരുന്നു. <ref>Hooey, "Rosaliae signorum," pp. 23–26, 32–35. Webster, ''The Roman Imperial Army,'' p. 150, accepts Hooey's "carnival" interpretation.</ref> റോസാലിയ സിഗ്നോറത്തിന്റെ ഈ "കാർണിവൽ" കാഴ്ചപ്പാട് വില്യം സെസ്റ്റൺ നിരസിച്ചു. സൈനിക ഉത്സവ സീസണിലെ ആദ്യ യുദ്ധങ്ങൾക്ക് ശേഷം മെയ് ഉത്സവങ്ങളെ ആഘോഷവേളകളായി കണ്ട [[William Seston|വില്യം സെസ്റ്റൺ]], മെയ് 23 ന് രണ്ട് റോസ് അലങ്കാരങ്ങൾക്കിടയിൽ വീണ [[Tubilustrium|ട്യൂബിലസ്ട്രിയവുമായി]] ഏകോപിപ്പിച്ചു.<ref>[[William Seston]], "Feldzeichen," in ''Scripta Varia. Mélanges d'histoire romaine, de droit, d'épigraphie et d'histoire du christianisme'' (Publications de l'École française de Rome, 1980), p. 273.</ref> [[File:9595 - Milano - Museo archeologico - Patera di Parabiago - Foto Giovanni Dall'Orto 13 Mar 2012.jpg|thumb|upright=1.3|സൈബലിനോടും ആറ്റിസിനോടും ഒപ്പം കോറിബാന്റസ് ([[Parabiago plate|പാരബിയാഗോ പ്ലേറ്റിൽ]] നിന്നുള്ള വിശദാംശങ്ങൾ; എംബോസ്ഡ് സിൽവർ, എ.ഡി. 200–400, [[Mediolanum|മിലാന്]] സമീപമുള്ള ഒരു ശവകുടീരത്തിൽ നിന്ന് കണ്ടെത്തി, ഇപ്പോൾ [[Archaeological Museum of Milan|മിലാനിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ]] സൂക്ഷിച്ചിരിക്കുന്നു)]] ട്യൂബിലസ്ട്രിയം തന്നെ ഒരു ശുദ്ധീകരണ ചടങ്ങായിരുന്നു. മാർച്ച് 23 നും മെയ് 23 നും ഇടയിൽ കലണ്ടറുകളിൽ സാക്ഷ്യപ്പെടുത്തി. ഇത് യഥാർത്ഥത്തിൽ പ്രതിമാസമായിരിക്കാം. സാക്രൽ ഗെയിമുകൾ, ചടങ്ങുകൾ, ശവസംസ്കാരങ്ങൾ, <ref>[[Jörg Rüpke]], ''The Roman Calendar from Numa to Constantine: Time, History, and the Fasti,'' translated by David M.B. Richardson (Wiley-Blackwell, 2011, originally published in German 1995), pp. 28–29; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 159.</ref> എന്നിവയ്‌ക്കും ചിഹ്നങ്ങൾക്കും സമയപരിപാലനത്തിനും വിരാമമിടാൻ ആൻ‌സിയേറ്ററി കാഹളങ്ങൾ (ട്യൂബി അല്ലെങ്കിൽ ട്യൂബ, നീളമുള്ള നേരായ കാഹളം, ശരീരത്തിന് ചുറ്റും വളഞ്ഞ കോർ‌നുവ) ഉപയോഗിച്ചിരുന്നു. <ref>Southern, ''The Roman Army,'' p. 159; [[Yann Le Bohec]], ''The Imperial Roman Army'' (Routledge, 2001, originally published 1989 in French), p. 50; Webster, ''The Roman Imperial Army,'' p. 140.</ref> മാർച്ച് 23 ട്യൂബിലസ്ട്രിയം റോം നഗരത്തിൽ ചൊവ്വയുടെ സായുധ പുരോഹിതന്മാരായ [[Salii|സാലിയുടെ]] ഘോഷയാത്രയുമായി ചേർന്നു. അവർ അവരുടെ പവിത്രമായ കവചങ്ങൾ കെട്ടി. പിൽക്കാല സാമ്രാജ്യത്തിൽ, ആറ്റിസിന്റെ "പുണ്യവാരം" എന്നതിലേക്ക് ഇത് ഒത്തുചേർന്നിരുന്നു. മഗ്ന മാതാവിന്റെ ക്ഷേത്രത്തിൽ മരത്തിനരികിൽ വിശ്രമിച്ച ദിവസത്തിലാണ് ഇത് സംഭവിച്ചത്. മരണ / അരാജകത്വത്തിന്റെയും (വീണ്ടും) ജനന / ക്രമത്തിന്റെയും ചക്രത്തിലെ ഒരു പ്രധാന പോയിന്റായി, വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള കാറ്റിന്റെയും താളവാദ്യങ്ങളുടെയും ശബ്ദ ആചാരങ്ങൾ, സൈബലിലും ആറ്റിസിലും പങ്കെടുത്ത റോമൻ ചടങ്ങുകൾ അപ്പോട്രോപൈക്ക് കാഹളം സ്ഫോടനങ്ങൾ അല്ലെങ്കിൽ സാലിയൻ പുരോഹിതന്മാർ പരിചകളെ അടിക്കുന്നത്<ref>Salzman, ''On Roman Time,'', pp. 166–167. Alvar, ''Romanising Oriental Gods,'' p. 73, cites [[Julian (emperor)|Julian]], ''Oratio'' 5.169c, on the sounding of trumpets after the castration of Attis.</ref> ക്രി.മു. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കൊറേറ്റുകളുമായി ദൈവശാസ്ത്രപരമായി തിരിച്ചറിഞ്ഞിരുന്നു.<ref>The Salii identified with the ''Kouretes'' by [[Dionysius of Halicarnassus]] 2.70–71 (see also [[Catullus]] 63, who attributes the ''tripudium'' dance of the Salii to the ecstatic followers of Cybele and Attis); Bremmer, ''Greek Religion and Culture,'' p. 296.</ref> ഒരു [[ചന്ദ്രഗ്രഹണം|ചന്ദ്രഗ്രഹണവുമായി]] ചേർന്ന് സൈന്യം കാഹളങ്ങളിൽ ശബ്ദ ആചാരങ്ങളുടെ പ്രകടനം ടാസിറ്റസ് രേഖപ്പെടുത്തുന്നു. <ref>Tacitus, ''Annales'' 1.28; Southern, ''The Roman Army,'' p. 159; Rüpke, ''The Roman Calendar,'' p. 28, especially note 44.</ref> ഈ രീതി മറ്റ് സ്രോതസ്സുകളിൽ ഒരു സിവിലിയൻ പശ്ചാത്തലത്തിൽ കാണപ്പെടുന്നു. <ref>Rüpke, ''The Roman Calendar,'' p. 28, citing [[Juvenal]] 6.442–443 and [[Livy]] 26.5.9.</ref> റോമൻ കലണ്ടർ യഥാർത്ഥത്തിൽ ചാന്ദ്രമായതിനാൽ ഐഡീസിന്റെ പൗർണ്ണമിക്ക് ശേഷമുള്ള ഒരു ന്യൂഡൈനൽ ചക്രം "ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ (ലൂണ)" ശക്തിപ്പെടുത്തുന്നതിനായി ട്യൂബയെ പ്രതിമാസം കളിക്കാറുണ്ടെന്ന് [[Jörg Rüpke|ജോഗ് റോപ്കെ]] അനുമാനിക്കുന്നു. <ref>Rüpke, ''The Roman Calendar,'' p. 28. Rüpke argues that the Tubilustrium continued to be monthly, with the likely exception of [[Februarius|February]]—a month already largely consumed with the care of the dead—but in other months its spot on calendars was overwritten by festivals that doubled up on the date.</ref> ചിഹ്നങ്ങളും കാഹളങ്ങളും റോമൻ സൈനിക സംസ്കാരത്തിൽ ആചാരപരമായും പ്രവർത്തനപരമായും പരസ്പരം ബന്ധപ്പെട്ടിരുന്നു. [[ട്രാജൻ സ്തൂപം|ട്രാജന്റെ സ്തൂപത്തിൽ]] കാഹളങ്ങൾ മോഹങ്ങൾക്കിടയിൽ ഉള്ള നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു. <ref>Webster, ''The Roman Imperial Army,'' p. 134.</ref> ലാറ്റിൻ പദം ലസ്റ്റ്രേഷ്യോ സാധാരണയായി "ശുദ്ധീകരണം" എന്ന് വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, മോഹപരമായ ചടങ്ങുകൾ ഒരുപക്ഷേ നല്ല ക്രമത്തിന്റെ പുനഃക്രമീകരണവും പുനഃസ്ഥാപനവുമാണെന്ന് കണക്കാക്കണം. "കേന്ദ്രീകൃത ക്രമത്തിനും എക്സ്-സെൻട്രിക് ഡിസോർഡറിനുമിടയിൽ അതിർത്തി രേഖകൾ പരിപാലിക്കുന്നതിനും സൃഷ്ടിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള മറ്റൊരു പദമാണ് ലസ്റ്റ്രേഷ്യൻ". <ref>Versnel, ''Inconsistencies in Greek and Roman Religion,'' pp. 311–312, 321; Jörg Rüpke, ''Domi Militiae: Die Religiöse Konstruktion des Krieges in Rom'' (Franz Steiner, 1990), pp. 144–146.</ref> മെയ് മാസത്തിലെ മാനദണ്ഡങ്ങളുടെ റോസാലിയ, സമൂഹത്തെ യാഥാർത്ഥ്യമാക്കുന്ന വിശാലമായ അനുഷ്ഠാന ആചാരത്തിന്റെ സൈന്യം, പാക്സ് ഡിയോറം, "ഉടമ്പടി" അല്ലെങ്കിൽ ദേവന്മാരുടെ സമാധാനം, തുടങ്ങിയ ഘോഷയാത്രയിലൂടെ, പൊതു പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും അപേക്ഷകളായിരുന്നു. മരിയേവയുടെയും ചൊവ്വയുടെയും പുരാതന ഉത്സവമായ [[Quinquatria|ക്വിൻക്വാട്രിയയിൽ]] ആരംഭിച്ച് ട്യൂബിലസ്ട്രിയത്തിൽ സമാപിച്ച കാലഘട്ടത്തിൽ ഫെരിയേൽ ഡുറാനം പ്രതിനിധീകരിക്കുന്ന സൈനിക കലണ്ടർ മാർച്ച് 19–23 വരെ അപേക്ഷകൾ നിർദ്ദേശിച്ചു. [[Crisis of the Third Century|മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി]] സൈനിക, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് അപേക്ഷയുടെ പുരാതന സമ്പ്രദായത്തിന്റെ പുനരുജ്ജീവനത്തിനും വിപുലീകരണത്തിനും ഇത് പ്രേരിപ്പിച്ചു.<ref>Brent, ''Cyprian and Roman Carthage,'' pp. 144, 149, 172–174, 182–183, 188, 191–197, 218–219, 227, 244, 248 (describing the principles of imperial ''supplicationes'' in regard to the universal ''supplicatio'' of [[Decius]] and the ''pax deorum'').</ref> == കലണ്ടറിൽ == [[File:Chronography of 354 Mensis Maius.png|thumb|മെയ് 23 ന് റോസാലിയ നടത്തുന്ന [[Calendar of Filocalus|ഫിലോകലസിന്റെ കലണ്ടറിനെ]] (എ.ഡി 354) അടിസ്ഥാനമാക്കി മെയ് മാസത്തെ ചിത്രീകരണം<ref>Salzman, ''On Roman Time,'' p. 112.</ref>]] പിൽക്കാല സാമ്രാജ്യത്തിൽ, റോസ് ഉത്സവങ്ങൾ പൂവിടുന്ന സമയത്തിന് അനുസൃതമായി തീയതി പ്രാദേശികമായി വ്യത്യാസപ്പെടുന്നെങ്കിലും മെയ് മാസത്തിന്റെ ഭാഗമായി. <ref>Salzman, ''On Roman Time'' p. 98.</ref> മൊസൈക്കുകളിലെ ദൃഷ്‌ടാന്തകഥകൾക്കായി, മെയ് പലപ്പോഴും പുഷ്പമാലകൾ, ത്യാഗത്തിനായി ധരിക്കുന്ന [[Fillet (clothing)|ഫില്ലറ്റുകൾ]] അല്ലെങ്കിൽ റിബൺ, വൈൻ [[Amphora|ആംഫോറ]] എന്നിവ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നു. <ref name="Salzman-p97">Salzman, ''On Roman Time'' p. 97.</ref> മെയ് (ലാറ്റിൻ [[Maius|മയൂസ്]]) ജൂഡി കലണ്ടറിൽ ഏപ്രിൽ 28 ന് ആരംഭിച്ച് മെയ് 3 ന് സമാപിച്ച ഫ്ലോറ ദേവിയുടെ സ്മരണയ്ക്കായി ലുഡി ഫ്ലോറയുടെ മധ്യത്തിൽ ആരംഭിച്ചു. ഫ്ലോറ പൂക്കളുടെയും പൂവിന്റെയും ദേവതയായിരുന്നു. അവളുടെ ഉത്സവങ്ങൾ ലൈംഗിക സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചു. എ ഡി രണ്ടാം നൂറ്റാണ്ടിൽ ഫിലോസ്ട്രാറ്റസ് റോസ് മാലകളെ ഫ്ലോറയുടെ ഉത്സവവുമായി ബന്ധിപ്പിക്കുന്നു. <ref>Hooey, "Rosaliae signorum," p. 27, citing Philostratus, ''Epigram'' 55.</ref> [[Palatine Anthology|പാലറ്റൈൻ ആന്തോളജിയിൽ]] നിന്നുള്ള ഒരു ഗ്രീക്ക് എപ്പിഗ്രാം മെയ് വ്യക്തിപരമായി "ഞാൻ റോസാപ്പൂവിന്റെ മാതാവ്" എന്ന് പ്രഖ്യാപിച്ചു. <ref>''Anthologia Palatina'' 9.580.4, as cited by Hooey, "Rosaliae signorum," p. 27: εἰμὶ ῥόδων γενέτης ''(eimi rhodōn genetēs)''.</ref> മാസത്തിന്റെ പേരിനുള്ള വിശദീകരണങ്ങളിൽ, ഇത് വളർച്ചയുടെ അല്ലെങ്കിൽ വർദ്ധനവിന്റെ ദേവതയായ മായയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഈ പേര് ചിലപ്പോൾ "വലുത്" എന്ന നാമവിശേഷണത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. മെയ് മാസത്തിൽ മിയയെ മകൻ [[Mercury (mythology)|മെർക്കുറി]] (ഗ്രീക്ക് ഹെർമിസ്), അതിർത്തികളുടെയും വാണിജ്യത്തിന്റെയും ദേവതയും മരണാനന്തര ജീവിതത്തിലേക്ക് ആത്മാക്കളുടെ കാര്യനിർവ്വകയുമായി ബഹുമാനിച്ചു. മായയുടെ ദൈവശാസ്ത്രപരമായ ഐഡന്റിറ്റി പദവിയുള്ളതായിരുന്നു. [[Terra (mythology)|ടെറ മേറ്റർ]] ("മദർ എർത്ത്"), നല്ല ദേവത ([[Bona Dea|ബോണ ഡിയ]]), ഗ്രേറ്റ് മദർ ദേവത (മാഗ്ന മേറ്റർ, സൈബലിനും ഒരു ശീർഷകം), [[Ops|ഓപ്‌സ്]] ("സമൃദ്ധി, വിഭവങ്ങൾ"), ജൂൺ 1 ന് ബീൻ കലണ്ടുകളുടെ ദേവതയായ കാർണ. <ref>H.H.J. Brouwer, ''Bona Dea: The Sources and a Description of the Cult'' (Brill, 1989), pp. 232, 354; [[Macrobius]], ''Saturnalia'' 1.12.16–33. These identifications probably reflect the influence of Varro, who tended to see a great number of goddesses as ultimately representing Terra.</ref> [[ഡിയഡിയ|ഡിയ ദിയ]]യുടെ മെയ് ഉത്സവത്തിനായുള്ള വിരുന്നുകൾക്ക് ശേഷം റോമിലെ ഒരു പൗരോഹിത്യമായ [[Arval Brethren|അർവൽ ബ്രദറേൻ]] റോസാപ്പൂക്കൾ വിതരണം ചെയ്തു. <ref>Hooey, "Rosaliae signorum," p. 27, note 57, citing the ''Acta Fratrum Arvalium''.</ref> [[File:The Soul of the Rose - Waterhouse.jpg|thumb|upright=.5|ദി സോൾ ഓഫ് ദി റോസ് (1908), [[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച കുപിഡിന്റെ ഗാർഡനിൽ സൈക്ക്]] ഫ്ലോറയുടെ ഉല്ലാസത്തോടെ ഈ മാസം ആരംഭിച്ചെങ്കിലും, മെയ് പകുതിയോടെ റോമാക്കാർ അലഞ്ഞുതിരിയുന്ന മരിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ ലെമുറിയ നിരീക്ഷിച്ചു. <ref>[[H.H. Scullard]], ''Festivals and Ceremonies of the Roman Republic'' (Cornell University Press, 1981), pp. 110–111, 115–116.</ref> റോസാപ്പൂവിന്റെ കാലം പൂക്കുന്നതും മരിക്കുന്നതുമായ പരമ്പരാഗത റോമൻ ഉത്സവങ്ങളുമായി പൊരുത്തപ്പെട്ടു. ഉത്സവ, ശവസംസ്കാര ആവശ്യങ്ങൾക്കായി പൂക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ആവശ്യം പ്രത്യേകിച്ച് റോമൻ ആഫ്രിക്കയിലെ സമ്പന്ന എസ്റ്റേറ്റുകൾക്ക് പുഷ്പകൃഷിയെ ഒരു പ്രധാന സാമ്പത്തിക പ്രവർത്തനമാക്കി മാറ്റി.<ref>Salzman, ''On Roman Time,'' pp. 97–99; Holleran, ''Shopping in Ancient Rome,'' pp. 58, 119, 208–210.</ref> ഒരു റോമൻ ശവകുടീര ചിത്രത്തിൽ വിൽപ്പനക്കാർ പുഷ്പമാലകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. <ref>Holleran, ''Shopping in Ancient Rome,'' p. 210.</ref> ലെമുറിയയെ തുടർന്ന്, മെയ് മാസത്തിൽ (the 15th) നടന്ന വ്യാപാരികളുടെ ഉത്സവ വേളയിൽ മെർക്കുറിയും മായയും സംയുക്ത യാഗം സ്വീകരിച്ചു. മെയ് 23 ന് റോസാപ്പൂക്കൾ വിപണിയിലെത്തുമ്പോൾ ([[Macella|മാസെല്ലസ്]]) ഒരു പുഷ്പമേളയെക്കുറിച്ച് [[Chronograph of 354|ഫിലോകലസിന്റെ കലണ്ടർ]] (എ.ഡി 354) ഈ മാസം ഈ കലണ്ടറിനായി റോസാപ്പൂവിന്റെ രാജാവിനൊപ്പം ചിത്രീകരിച്ചിരിക്കുന്നതായി പറയുന്നു. [[Dalmaticഡാൽമാറ്റിക്ക്]] എന്ന നീളമുള്ള സ്ലീവ് അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ, ഇടതുകൈയിൽ ഒരു കൊട്ട റോസാപ്പൂവ് ചുമന്ന് വലതു കൈയിൽ ഒരു പുഷ്പം പിടിച്ച് മണക്കുന്നു. <ref>''Macellus rosas sumat'': Phillips, ''Oxford Classical Dictionary,'' p. 1335.</ref> മറ്റ് ചിത്ര കലണ്ടറുകളിൽ, റോസ് കിംഗ് അല്ലെങ്കിൽ റോസ് ഫെസ്റ്റിവലിന്റെ അനുബന്ധ പ്രതിരൂപങ്ങൾ പലപ്പോഴും മെർക്കുറിയുടെ പരമ്പരാഗത ചിഹ്നത്തിനും മെയ് മാസത്തിനെ പ്രതിനിധീകരിക്കുന്നതിനും പകരം ആയി ഉപയോഗിക്കുന്നു.<ref>Salzman, ''On Roman Time,'' pp. 97–99.</ref> റോമൻ കലണ്ടറിനെക്കുറിച്ചുള്ള ഓവിഡിന്റെ ഫാസ്റ്റി എന്ന കവിതയിൽ, മെയ് മാസത്തിന്റെ ദിവ്യ പ്രതിനിധിയായി ഫ്ലോറ മരിച്ചവരുടെ രക്തത്തിൽ നിന്ന് പുഷ്പങ്ങൾ സൃഷ്ടിക്കുന്നതിൽ അവളുടെ പങ്കിനെക്കുറിച്ച് പറയുന്നു. "എന്നിലൂടെ അവരുടെ മുറിവിൽ നിന്ന് "മഹത്ത്വ ഉറവുകൾ". <ref>Ovid, ''Fasti'' 5.228 ''(de quorum per me volnere surgit honor)''<!--sic-->; Carole E. Newlands, ''Playing with Time: Ovid and the Fasti'' (Cornell University Press, 1995), p. 110; Hersch, ''The Roman Wedding,'' p. 91.</ref> "അക്രമം, ലൈംഗികത, ആനന്ദം, വിവാഹം, കൃഷി" എന്നീ വിഷയങ്ങൾ അവളുടെ പുരാണങ്ങൾ എങ്ങനെ നെയ്യുന്നുവെന്ന് ഓവിഡ് കാണിക്കുന്നു. മെയ് മാസത്തെ വിവാഹങ്ങൾക്ക് അനുയോജ്യമല്ലാത്ത മാസമായി റോമാക്കാർ കണക്കാക്കി. ജൂൺ മാസത്തെ ഒരു വധുവിന്റെ മാസമായി ജനപ്രീതി നേടാൻ ഇത് കാരണമായി. മെയ് പകുതിയോടെ ലെമുറിയയിലെ ഓരോ ദിവസവും മരിക്കുന്ന മതവിശ്വാസമായിരുന്നു. പ്രത്യേകിച്ചും "കുട്ടികളെ ജനിപ്പിക്കുന്നതിനായി" വിവാഹം ഉൾപ്പെടെ ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നത് മതപരമായി നിരോധിച്ചിരുന്നു.<ref>Hersch, ''The Roman Wedding,'' pp. 46–47 and 90, citing [[Macrobius]], ''Saturnalia'' 1.16.18, noting that the Lemuria and the procession of the [[Argei]], which even the Romans themselves regarded as obscure and dauntingly archaic, endowed the entire month with an uneasy feeling.</ref> നാലാം നൂറ്റാണ്ടിൽ, കളികളും ([[Ludi|ലുഡി]]) നാടകവേദികളുമുള്ള [[Roman Empire|ആംഫി തിയേറ്ററിലെ]] പൊതു അവധി ദിനമായി റോസാലിയ ഔദ്യോഗിക കലണ്ടറിൽ അടയാളപ്പെടുത്തി. [[Capua|കപുവ]] മുതൽ എ ഡി 387 വരെയുള്ള ഒരു കലണ്ടർ മെയ് 13 ന് ആംഫിതിയേറ്ററിൽ ഒരു റൊസാരിയയെ കുറിക്കുന്നു.<ref>''[[Feriale Capuanum]]'' (387 AD): ''III id. mai(as) Rosaria Amphitheatri''; Salzman, ''On Roman Time'' p. 98.</ref> == ക്രിസ്തീയവൽക്കരണം == [[File:Sassoferrato Our Lady in a garland of roses.jpg|thumb|ഔവർ ലേഡി ഇൻ എ ഗാർലൻഡ് ഓഫ് റോസസ് (പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ) ജിയോവന്നി ബാറ്റിസ്റ്റ സാൽവി ഡ സാസോഫെറാറ്റോ, [[Madonna (art)|മഡോണയെ]] [[crown of stars|നക്ഷത്രങ്ങളുടെ കിരീടവും]] റോസ് റീത്തും ഉപയോഗിച്ച് ചിത്രീകരിക്കുന്നു.]] ആറാം നൂറ്റാണ്ടിൽ, കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ ഗാസയിൽ ഒരു "റോസാപ്പൂവിന്റെ ദിനം" വസന്തകാല ഉത്സവമായി നടന്നു. ഇത് റോസാലിയയുടെ ക്രൈസ്തവവൽക്കരിക്കപ്പെട്ട തുടർച്ചയായിരിക്കാം. <ref>Nicole Belayche, "Pagan Festivals in Fourth-Century Gaza," p. 17, citing [[Choricius of Gaza|Chorichius]], and Talgam, "The ''Ekphrasis Eikonos'' of Procopius," pp. 223–224, both in ''Christian Gaza in Late Antiquity''.</ref> ഗാസയിലെ ജോൺ രണ്ട് അനക്രിയോണിക് കവിതകൾ എഴുതി, "റോസാപ്പൂവിന്റെ ദിവസത്തിൽ" താൻ പരസ്യമായി അവതരിപ്പിച്ചതായി പറയുന്നു. ക്രിസ്ത്യൻ വാചാടോപകാരിയായ പ്രോകോപ്പിയസിന്റെ പ്രഖ്യാപനങ്ങളും <ref>Not the historian.</ref> ഗാസയിലെ ചോറീഷ്യസിന്റെ കവിതകളും റോസ് ദിനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. <ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189: ἐν τῇ ἡμέρᾳ τῶν ῥόδων; Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> ആദ്യകാല [[Early Christian art and architecture|ക്രിസ്ത്യൻ ശവസംസ്കാര കലയുടെ]] പ്രതിരൂപങ്ങൾ, <ref>Robin M. Jensen, "Christian Art," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), p. 93.</ref>. രക്തസാക്ഷികളെ പലപ്പോഴും ചിത്രീകരിക്കുകയോ പുഷ്പ പ്രതിരൂപങ്ങൾ ഉപയോഗിച്ച് വിവരിക്കുകയോ അല്ലെങ്കിൽ അവരെ പുഷ്പങ്ങളാൽ [[ഐവി|ഐവി]] പോലെ <ref>Gillian MacKie, "Symbolism and Purpose in an Early Christian Martyr Chapel: The Case of San Vittore in Ciel d'Oro, Milan," ''Gesta'' 34.2 (1995), pp. 93–94.</ref> തിരിച്ചറിയുകയോ ചെയ്തു. [[Paulinus of Nola|നോലയിലെ പൗളിനസ്]] (മരണം 431) റോസാലിയയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെ ക്രിസ്ത്യൻ പദങ്ങളിൽ പുനർവ്യാഖ്യാനം ചെയ്തു.<ref name="Miller-p75" /> ജനുവരി 14-ന് നോളയിലെ വിശുദ്ധ [[ഫെലിക്സ്|ഫെലിക്സിനെ]]ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാറ്റൽ കവിത (നതാലിസിയം) അവതരിപ്പിച്ചു.<ref>Patricia Cox Miller, "'The Little Blue Flower Is Red': Relics and the Poeticizing of the Body," ''Journal of Early Christian Studies'' 8.2 (2000), p. 228.</ref> <blockquote> ''Sprinkle the ground with flowers, adorn the doorways with garlands. Let winter breathe forth the purple beauty ''(purpureum)'' of spring; let the year be in flower before its time, and let nature submit to the holy day. For you also, earth, owe wreaths to the martyr’s tomb. But the holy glory of the doorway to the heavens encircles him, flowering with the twin wreaths of war and peace.''<ref>[[Paulinus of Nola]], ''Carmen'' 14.110–116 = ''[[Corpus Scriptorum Ecclesiasticorum Latinorum|CSEL]]'' 30:50, as cited by Miller.</ref> </blockquote> ഇപ്പോൾ മിലാനിലെ [[Basilica of Sant'Ambrogio|ബാസിലിക്ക ഓഫ് സാന്റ് ആംബ്രോഗിയോയുടെ]] ഭാഗമായ ആദ്യകാല രക്തസാക്ഷി ആരാധനാലയങ്ങളിൽ, 397–402 കാലഘട്ടത്തിൽ നിർമ്മിച്ച ഒരു മൊസൈക്ക് ഛായാചിത്രം, [[Victor Maurus|വിശുദ്ധ വിക്ടറിനെ]] ശ്രേഷ്ഠമായി പ്രചോദിപ്പിച്ച റോസിന്റെയും ലില്ലിയുടെയും പുഷ്പചക്രങ്ങൾ, ഗോതമ്പ് തണ്ടുകൾ, മുന്തിരിവള്ളിയിലെ മുന്തിരിപ്പഴം, ഒലിവുശാഖകൾ എന്നിവയിൽ ചിത്രീകരിക്കുന്നു. വൃത്താകൃതി നിത്യതയെയും സസ്യങ്ങളെ നാല് കാലങ്ങളെയും പ്രതിനിധീകരിക്കുന്നു. <ref>MacKie, "Symbolism and Purpose in an Early Christian Martyr Chapel," pp. 93–95.</ref> ക്രിസ്തീയ ഭാവനയിൽ, ക്ലാസിക്കൽ മിത്തിലെ ചെറുപ്പക്കാരിൽ നിന്ന് രക്ത-മരണ-പുഷ്പ പാറ്റേൺ പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നു. പ്രാഥമികമായി അഡോണിസും ആറ്റിസും തുടർന്ന് സ്ത്രീ കന്യക രക്തസാക്ഷികളിലേക്ക് മാറ്റപ്പെടുന്നു. <ref>Miller, ''The Corporeal Imagination,'' p. 205.</ref> മെറിഡയിലെ [[Eulalia of Mérida|യൂലാലിയയെ]] [[Prudentius|പ്രുഡെൻഷ്യസ്]] (മരണം: 413) ഒരു "ഇളം പുഷ്പം" എന്നാണ് വിശേഷിപ്പിക്കുന്നത്. മരണം അവളെ "സഭയുടെ രക്തസാക്ഷികളുടെ മാലയിലെ ഒരു പുഷ്പമായി" മാറ്റുന്നു. അവളുടെ പർപ്പിൾ രക്തപ്രവാഹം പർപ്പിൾ വയലറ്റുകളും ചുവന്നരക്തം ക്രോക്കസുകളും ഉൽ‌പാദിപ്പിക്കുന്നു ( purpureas violas sangugeosque crocos), ഇത് അവളുടെ തിരുശേഷിപ്പിനെ അലങ്കരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' pp. 75–76, quoting Jill Ross.</ref> വിവാഹ കർമ്മത്തിൽ കന്യകാത്വം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന രക്തച്ചൊരിച്ചിലിനെ പ്രതീകപ്പെടുത്താനും റോസാപ്പൂവിന് കഴിയുന്നു.<ref>John D. Miller, ''Beads and Prayers: The Rosary in History and Devotion'' (Burns & Oats, 2002), pp. 166–167.</ref> പുഷ്പകിരീടങ്ങൾ വരയ്ക്കുന്നത് ക്ലാസിക്കൽ ലോകത്തിലെ പുരസ്കാരങ്ങളായി കണക്കാക്കുന്നു. സൽപ്രവൃത്തികൾ ചെയ്തവർക്ക് ലില്ലിയും, രക്തസാക്ഷികൾക്ക് റോസാപ്പൂക്കളുടെ അധിക കിരീടം തുടങ്ങി മരണാനന്തര ജീവിതത്തിലെ വിശ്വസ്തർക്കായി [[സിപ്രിയൻ|സിപ്രിയൻ]] (മരണം 258) സ്വർഗീയ പുഷ്പകിരീടങ്ങളെക്കുറിച്ച് വിവരിക്കുന്നു. <ref>Ronald Lightbown, ''Carlo Crivelli'' (Yale University Press, 2004), p. 268.</ref> ആദ്യകാല അഭിനിവേശ വിവരണത്തിൽ, ഒരു രക്തസാക്ഷി സ്വർഗീയ വിരുന്നിൽ റോസ് കിരീടം (കൊറോണ റോസിയ) ധരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' p. 75, citing the ''Passio Mariani et Iacobi.''</ref> ആംബ്രോസിനെ സംബന്ധിച്ചിടത്തോളം (മരണം 397), ലില്ലി കന്യകമാർക്കും, വിശ്വാസത്തിന്റെ കുമ്പസാരക്കാർക്കുള്ള വയലറ്റുകൾക്കും, രക്തസാക്ഷികൾക്കുള്ള റോസാപ്പൂക്കൾക്കും <ref>Ambrose, ''Expositio in Lucam'' 7.128 (=''PL'' 15, col. 1821), as noted by Clare Stancliffe, "Red, White and Blue Martyrdom," in ''Ireland in Early Mediaeval Europe. Studies in memory of Kathleen Hughes'' (Cambridge University Press, 1982), p. 32; Lightbown, ''Carlo Crivelli'', p. 268.</ref> ഇവയിൽ, വയലറ്റിന്റെ പ്രതിരൂപങ്ങൾക്ക് വേദപുസ്തക മാതൃകയില്ല. <ref>Lightbown, ''Carlo Crivelli'', p. 269.</ref> വെർജിലിയൻ പ്രതിരൂപങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു ഭാഗത്തിൽ, കന്യകകളായ യുവതികളോട് [[അംബ്രോസ്|ആംബ്രോസ്]] "നിങ്ങളുടെ തോട്ടങ്ങളിൽ എളിമയുടെ റോസും ആത്മാവിന്റെ ലില്ലിയും തഴച്ചുവളരട്ടെ. വിശുദ്ധ രക്തത്താൽ നനയ്ക്കപ്പെടുന്ന വസന്തത്തിൽ നിന്ന് വയലറ്റ് തടങ്ങൾ കുടിക്കട്ടെ" എന്ന് കൽപ്പിക്കുന്നു. "<ref>Ambrose, ''On Virgins'' 4.17; Boniface Ramsey, ''Ambrose'' (Routledge, 1997), pp. 110 and 223, note 40.</ref> [[ജെറോം|ജെറോമിന്റെ]] വിവരണത്തിൽ (മരണം 420) വിശുദ്ധ പൗളയുടെ രക്തസാക്ഷിത്വത്തിന്റെ രക്തത്തിൽ നിന്ന്" റോസാപ്പൂക്കളുടെയും വയലറ്റുകളുടെയും ഒരു കിരീടം "നെയ്തിരിക്കുന്നു. <ref>''Epistle to [[Eustochium]]'' 108.31 = ''[[CSEL]]'' 55, p. 349, as cited by Stancliffe, "Red, White and Blue Martyrdom," pp. 30–31.</ref> പിന്നീട് [[ഡാന്റെ അലിഘിയേരി|ഡാന്റെ]] തന്റെ [[Paradiso (Dante)|പാരഡിസോയിൽ]] ഉൾക്കൊള്ളുന്ന ക്ലാസിക്കൽ, ക്രിസ്ത്യൻ ഇമേജറികളെ വിശുദ്ധരുടെ മാല അരിയാഡ്നെയുടെ റോസ് കൊറോണയുമായി ബന്ധിപ്പിക്കുന്നു. അത് സ്വർഗ്ഗത്തിൽ നിന്ന് വിവർത്തനം ചെയ്തതായി അദ്ദേഹം കരുതുന്നു. <ref>Dante, ''Paradiso'' 13.13–15, as noted by Robert Hollander and Jean Hollander, ''Dante: Paradiso'' (Anchor Books, 2007), p. 353.</ref> മരിയൻ പ്രാർത്ഥനാ മുത്തുകൾക്കായി "ജപമാല" (ലാറ്റിൻ ജപമാല, കിരീടം അല്ലെങ്കിൽ റോസാപ്പൂവിന്റെ മാല) ഉപയോഗിക്കുന്നത് [[Alanus de Rupe|അലാനസ് ഡി റുപ്പ്]] ഉൾപ്പെടെയുള്ള ചില ക്രിസ്ത്യാനികൾ എതിർത്തു. കാരണം ഈ റോസ് പുഷ്പചക്രം റോമാക്കാരുടെ "അധാർമ്മികമായ" ആഭിചാരകർമ്മം കൊണ്ടു വരുത്തുന്നതായി ആവിഷ്കരിച്ചു. <ref>Anne Winston-Allen, ''Stories of the Rose: The Making of the Rosary in the Middle Ages'' (Pennsylvania State University Press, 1997), pp. 81–82. Alanus, who played a key role in the [[History of the rosary|development of the rosary]], preferred the term "[[psalter]]".</ref> [[File:Theresienschräin.jpg|thumb|left|Memorial to [[Thérèse of Lisieux]], inscribed with her motto "After my death, I will let fall a shower of roses"; she wears a floral wreath<ref>John J. Delaney, ''Dictionary of Saints'' (Random House, 2005), p. 656.</ref>]] റോസാപ്പൂക്കൾ ഉൾപ്പെടുന്ന അത്ഭുതങ്ങൾ ചില വിശുദ്ധസ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. റോമിലെ [[Saint Cecilia|സിസിലിയ]] (എ.ഡി. 230) മുതൽ [[കൊച്ചുത്രേസ്യ|തോറസ് ഓഫ് ലിസിയക്സ്]] (മരണം 1897) വരെയുള്ളവരുടെ പ്രത്യേകതയാണ് റോസാപ്പൂക്കൾ. <ref>Stephen Wilson, "Cults of Saints in the Churches of Central Paris," in ''Saints and Their Cults: Studies in Religious Sociology, Folklore, and History'' (Cambridge University Press, 1983), p. 242.</ref>സെന്റ് സിസിലിയയുടെ പുഷ്പപ്രതിമയിൽ ഒരു റോസ് അല്ലെങ്കിൽ പുഷ്പമാല, ഒരു ഈന്തപ്പന ശാഖ, "ബദാം ഇലകളുടെയും അവളുടെ കയ്യിലെ പൂക്കളുടെയും ഉയരമുള്ള വള്ളി" എന്നിവയും ഉൾപ്പെടുന്നു. <ref>''A Glossary of Ecclesiastical Terms,'' edited by Orby Shipley (London, Oxford and Cambridge, 1872), pp. 99–100.</ref> യേശുവിന്റെ അമ്മയായ [[മറിയം|മറിയയുടെ]] ഏറ്റവും നല്ല സ്വഭാവഗുണങ്ങളിൽ ഒന്നാണ് റോസാപ്പൂവെന്നു പറയുന്നു. <ref>Richard Griffiths, ''Pen and the Cross: Catholicism and English Literature 1850–2000'' (Continuum, 2010), p. 39.</ref> മെയ് മാസവുമായി ബന്ധപ്പെട്ടു, <ref>Charlene Spretnak, ''Missing Mary: The Queen of Heaven and Her Re-emergence in the Modern Church'' (Palgrave Macmillan, 2004), pp. 222–223; Lorraine Kochanske Stock, "Lords of the Wildwood: The Wild Man, the Green Man, and Robin Hood," in ''Robin Hood in Popular Culture: Violence, transgression, and justice'' (D.S. Brewer, 2000), pp. 242, 245–247; J. Miller, ''Beads and Prayers'', pp. 166–167.</ref> മായ, ഫ്ലോറ തുടങ്ങിയ ദേവതകളെ ജനപ്രിയ ഭാവനയിൽ പ്രതിഷ്ഠിച്ചു. <ref>Ambrose, ''De virginibus'' 3, noted by Winston-Allen, ''Stories of the Rose,'' p. 88.</ref> ആദ്യകാല ക്രിസ്തീയ സാഹിത്യത്തിൽ മറിയയെ റോസ പുഡോറിസ്, "എളിമയുടെ റോസ്", <ref>[[Coelius Sedulius|Sedulius]], ''Paschale carmen'', as cited by Winston-Allen, ''Stories of the Rose,'' p. 88.</ref> മുള്ളുകൾക്കിടയിൽ ഒരു റോസ് എന്നാണ് വിശേഷിപ്പിക്കുന്നത്. <ref>Lightbown, ''Carlo Crivelli,'' p. 268.</ref> മധ്യകാലഘട്ടത്തിൽ, റോസാപ്പൂവ്, ലില്ലി, വയലറ്റ് എന്നിവ മേരിയുടെ പ്രത്യേക പുഷ്പങ്ങളായി മാറുന്നു. <ref>Timothy Matovina, ''Latino Catholicism: Transformation in America's Largest Church'' (Princeton University Press, 2012), p. 175.</ref> ചില കത്തോലിക്കാ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് [[ഗ്വാദലൂപേ മാതാവ്|ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പിനായുള്ള]] മെക്സിക്കൻ ഭക്തി സമ്പ്രദായങ്ങളിൽ മേരിക്ക് പുഷ്പങ്ങൾ അർപ്പിക്കപ്പെടുന്നു.<ref>Juliana Flinn, ''Mary, the Devil, and Taro: Catholicism and Women's Work in a Micronesian Society'' (University of Hawaii Press, 2010), pp. 147–148, 151.</ref> [[മൈക്രോനേഷ്യ]]യിലെ [[Pulap|പുലാപ്പ് ദ്വീപിൽ]], മേരിയുടെ ആരാധനാ പ്രതിമയ്ക്ക് മുമ്പായി പൂക്കൾ ജപമാലയുടെ ചടങ്ങുകളിൽ പ്രത്യേകിച്ചും മെയ് മാസത്തിൽ അർപ്പിക്കുന്നു. ജപമാലയെ "റോസാപ്പൂക്കളുടെ കിരീടം" എന്ന ആശയം തലയിൽ പുഷ്പമാല ധരിക്കാനുള്ള പ്രാദേശിക പാരമ്പര്യങ്ങളെ പൂർത്തീകരിക്കുന്നു. <ref>Winston-Allen, ''Stories of the Rose,'' pp. 88–89 ''et passim;'' J. Miller, ''Beads and Prayers,'' p. 166.</ref> ആദ്യകാല ക്രിസ്തീയ കാലഘട്ടത്തിലെ ലാറ്റിൻ സ്തുതിഗീതങ്ങളും ലിറ്റാനികളും മേരിയെ "മിസ്റ്റിക്കൽ റോസ്" എന്നും റോസ് എപ്പിത്തീറ്റുകളുടെ ഒരു കൂട്ടം അല്ലെങ്കിൽ റോസയുടെ പ്രതിച്ഛായയിൽ ക്രിസ്തുവിനെ പ്രസവിച്ച പൂന്തോട്ടം എന്നും വിളിക്കുന്നു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> വീഞ്ഞിൽ നിന്ന് രൂപാന്തരപ്പെട്ട [[Eucharist|യൂക്കറിസ്റ്റിലെ]] ക്രിസ്തുവിന്റെ രക്തം ഒരു റോസാപ്പൂവായി കാണണമെന്ന് ആംബ്രോസ് പ്രഖ്യാപിച്ചു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> അഞ്ച് ദളങ്ങളുള്ള റോസ് ക്രിസ്തുവിന്റെ [[പഞ്ചക്ഷതങ്ങൾ|അഞ്ച് മുറിവുകളുടെ]] പ്രതീകവും അതിനാൽ പുനരുത്ഥാനവും ആയി തീർന്നു. <ref>J. Miller, ''Beads and Prayers,'' p. 166.</ref> വിശുദ്ധരുടെ ജീവനുള്ള ശരീരവും മൃതശരീരവും അവരുടെ വിശുദ്ധിയുടെ ഏറ്റവും ശ്രദ്ധേയമായ അടയാളങ്ങളിലൊന്നായി പുഷ്പങ്ങളുടെ "പരിശുദ്ധ വാസന"യെന്ന് പറയപ്പെടുന്നു. <ref>Constance Classen, ''The Color of Angels: Cosmology, Gender and the Aesthetic Imagination'' (Routledge, 1998), pp. 36–37.</ref> [[Pope Gregory I]] described the fragrance and luminosity of the rose as issuing from the blood of martyrs.<ref>Lightbown, ''Carlo Crivelli,'' p. 269.</ref> റോസാപ്പൂവിന്റെ സുഗന്ധവും തിളക്കവും രക്തസാക്ഷികളുടെ രക്തത്തിൽ നിന്ന് പുറപ്പെടുവിക്കുന്നതായി ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വിശേഷിപ്പിച്ചു. <ref>Classen, ''The Color of Angels,'' p. 37.</ref> സ്റ്റെയിൻഫെൽഡിലെ ഹെർമൻ പ്രാർത്ഥിക്കുമ്പോൾ "റോസാപ്പൂവ്, ലില്ലി, വയലറ്റ്, പോപ്പി, എല്ലാത്തരം സുഗന്ധമുള്ള പൂക്കൾ" നിറഞ്ഞ ഒരു പൂന്തോട്ടം പോലെ ഒരു സുഗന്ധം പുറന്തള്ളുന്നു. <ref>Classen, ''The Color of Angels'', pp. 38–39.</ref>കിടപ്പിലായ കന്യകയായ ഷീദാമിലെ ലിഡ്‌വിൻ സുഗന്ധവ്യഞ്ജന വീഞ്ഞല്ലാതെ മറ്റൊന്നും കഴിക്കുന്നില്ലെന്നും "സുഗന്ധമുള്ള രക്തത്തിന്റെ കണ്ണുനീർ" കരഞ്ഞെന്നും അതിനെ അവൾ റോസാപ്പൂക്കൾ എന്ന് വിളിച്ചിരുന്നു. ഒറ്റരാത്രികൊണ്ട് അവ അവളുടെ കവിളുകളിൽ ഉണങ്ങിയപ്പോൾ അവയെ ശേഖരിച്ച് ഒരു പെട്ടിയിൽ സൂക്ഷിച്ചു. ഒരു റോസ്ച്ചെടിയിൽ റോസാപ്പൂക്കൾ വിരിഞ്ഞതാണ് അവളുടെ മരണത്തിന്റെ അടയാളം, അവളെ അടക്കം ചെയ്തപ്പോൾ രക്ത-കണ്ണീരിൽ നിന്നുണ്ടായ റോസ് നിറഞ്ഞ ബാഗ് അവളുടെ തലയിണയായി ഉപയോഗിച്ചു. <ref>Classen, ''The Color of Angels'', pp. 38–39.</ref> ക്രിസ്തീയ സാഹിത്യത്തിന്റെ പ്രതിരൂപങ്ങളിൽ ആദ്യകാലം മുതൽ പൂക്കളും രക്തവും ശവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.<ref>Miller, ''The Corporeal Imagination,'' p. 73.</ref> ===റോസ് ഞായറാഴ്ചകൾ=== [[File:Albrecht Dürer - Feast of Rose Garlands - Google Art Project.jpg|thumb|upright=1.3|ജപമാലയുടെ ഒരു [[altarpiece|ബലിപീഠമായ]] [[Dürer|ഡ്യൂറർ]] എഴുതിയ [[Feast of the Rosary|ജപമാലയുടെ ഉത്സവം]] (1506): വെള്ള, ചുവപ്പ് റോസ് കിരീടങ്ങൾ സ്വീകരിക്കുന്നതിൽ ഒരു സമൂഹം മുഴുവനും ഒത്തുചേരുന്നു.<ref>Nathan Mitchell, ''The Mystery of the Rosary: Marian Devotion and the Reinvention of Catholicism'' (New York University Press, 2009), pp. 25–27.</ref>]] [[ആരാധനക്രമ വർഷം|ആരാധനാ ക്രമ വർഷ കലണ്ടറിന്റെ]] രണ്ട് ദിവസത്തെ "റോസ് സൺ‌ഡേ" എന്ന് വിളിക്കുന്നു. നോമ്പിന്റെ നാലാമത്തെ ഞായറാഴ്ചയെ ഡൊമിനിക്ക ഡി റോസ ("റോസ് സൺ‌ഡേ") എന്നും വിളിക്കുന്നു. സീസണിൽ പർപ്പിൾ അല്ലെങ്കിൽ വയലറ്റ് [[Penance|പെനിറ്റൻഷ്യൽ]] വസ്ത്രങ്ങൾ മാറ്റി റോസ് നിറമുള്ള പുരോഹിതവസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ ദിവസം മാർപ്പാപ്പ [[Golden Rose|ഗോൾഡൻ റോസ്]] എന്ന അനുഗ്രഹത്തെ കൊടുക്കുന്നു. <ref>P.M.J. Rock, "Golden Rose," in ''The Catholic Encyclopedia'' (1909), vol. 6, p. 629; Matthew Bunson, ''Our Sunday Visitor's Encyclopedia of Catholic History'' (Our Sunday Visitor, 1995, 2004), p. 403.</ref> പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ]] കാനോൻ ബെനഡിക്റ്റ് ഈ ദിവസം ഒരു ചടങ്ങ് രേഖപ്പെടുത്തി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനയായ [[കുരിശിന്റെ വഴി]]യിൽ മാർപ്പാപ്പ മോസ് പൊതിഞ്ഞ റോസ് പിടിച്ചിരുന്നു. <ref>The station on this fourth Sunday of Lent was at S. Croce in Ierusalemme, and the route took the Pope back to the [[Lateran Palace]], where he presented the rose to the city prefect; [[H. E. J. Cowdrey]], ''Pope Gregory VII, 1073–1085'' (Oxford University Press, 1998), p. 14, citing Benedict, cap. 36, p. 150.</ref> പത്തൊൻപതാം നൂറ്റാണ്ടിലെ സഭാ നിഘണ്ടു വിദഗ്ദ്ധൻ ഗോൾഡൻ റോസിനെ [[The Golden Bough (mythology)|ഗോൾഡൻ ബഫിനോട്]] സാമ്യമുള്ളതായി കാണുന്നു. മേരിയെ ഇതിൽ ഫലഭൂയിഷ്ടതയുടെ ദേവതയായിരുന്ന [[പെർസഫനി]]യായി കാണുന്നു.<ref>Hampson, ''Medii Aevi Kalendarium,'' pp. 342–343.</ref> മധ്യകാല ഗ്രന്ഥങ്ങളിൽ [[പെന്തിക്കൊസ്തി|പെന്തെക്കൊസ്ത്]] ചിലപ്പോൾ റോസാലിയ അല്ലെങ്കിൽ റോസാറ്റ പാസാ എന്നും വിളിക്കപ്പെടുന്നു. <ref>Hampson, ''Medii Aevi Kalendarium,'' p. 341.</ref> റോസാലിയയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്ന റുസാലി എന്നാണ് പെന്തെക്കൊസ്തിന്റെ പരമ്പരാഗത റൊമാനിയൻ നാമം. <ref>Theodore A. Koehler,"The Christian Symbolism of the Rose", ''Roses and the Arts: A Cultural and Horticultural Engagement'', Central State University, Wilberforce, Ohio, May 8, 1986.[http://campus.udayton.edu/mary/rosarymarkings36.html] {{Webarchive|url=https://web.archive.org/web/20160303221411/http://campus.udayton.edu/mary/rosarymarkings36.html|date=2016-03-03}}</ref>മധ്യകാല റോമിൽ, പെന്തെക്കൊസ്തിന് മുമ്പുള്ള ഞായറാഴ്ച, അസൻഷൻ പെരുന്നാളിന്റെ [[Octave (liturgy)|ഒക്റ്റേവിനായി]] ഡൊമിനിക്ക ഡി റോസിസ് (റോസാപ്പൂവിന്റെ ഞായറാഴ്ച) അല്ലെങ്കിൽ പാസാ റോസറം അല്ലെങ്കിൽ റോസാറ്റം ആഘോഷിച്ചു. പുരാതന പന്തീയോനിൽ നിന്ന് പരിവർത്തനം ചെയ്ത ബസിലിക്ക [[Pantheon, Rome|സാന്താ മരിയ റോട്ടുണ്ടയിൽ]] ഈ ദിവസം മാർപ്പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു പ്രസംഗം നടത്തി. അഗ്നിജ്വാലകളുടെ നാവുകൾ ഇറങ്ങുന്നതിനെ പ്രതിനിധീകരിക്കുന്നതിനായി താഴികക്കുടത്തിലെ [[Oculus|ഒക്കുലസ്]] വഴി റോസ് ദളങ്ങൾ വർഷിച്ചു. <ref>Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 61, p. 157; Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 144; F.G. Holweck, entry on "Paschal Tide," ''The Catholic Encyclopedia'' (New York, 1911), vol. 11, p. 517; Hampson, ''Medii Aevi Kalendarium,'' pp. v and 86–87, also citing the ''Liber Pollicitus'' (n. 59, also found as ''Liber Politicus'') of Benedict. See also Johann Herolt, ''Sermo'' xxvi, ''Sermones Discipuli in Quadragesima'' (Venice, 1599), p. 84; Francesco Antonio Zaccaria, ''Onomasticum Rituale selectum'' (1787), p. 122; ''Sanctissimi domini nostri Benedicti Papae XIV Bullarium'' (1827), vol. 12, p. 133; Adriano Cappelli, ''Cronologia, cronografia e calendario perpetuo'' (Hoepli, 1998), p. 142.</ref> അത്താഴത്തിനുശേഷം, ഒരു [[Carnival|ലുഡസ് കാർനെലെവാരിസ്]] നൈറ്റ്സും പട്ടാളക്കാരും മദ്യപാനത്തോടെ ആഘോഷിച്ചു. തുടർന്ന് വിവിധ പാപങ്ങളുടെ പ്രതീകമായി മൃഗങ്ങളെ കൊല്ലുന്നതും കഥാചിത്രത്തോടെ അവതരിപ്പിച്ചു. <ref>This included "the killing of a bear to symbolize the devil who tempted the flesh, of bullocks to symbolize their pride, and of a cockerel to symbolize their lusts; thus, they might live chastely and soberly, and keep a good [[Easter]]": Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 7(5), p. 172.</ref> പെന്തെക്കൊസ്ത് റോസാപ്പൂക്കൾ വിതറുന്ന പതിവ് പാസ്ക്വാ ഡി റോസ് അല്ലെങ്കിൽ പെക്വസ് റോസീസ് പോലുള്ള പെരുന്നാളുകളിൽ പ്രതിഫലിച്ചതുപോലെ ആധുനിക യുഗത്തിലും തുടർന്നു. <ref>Mazzoni, ''Saint Hysteria,'' p. 144.</ref> റോസ് ദളങ്ങളോ വെളുത്ത പ്രാവുകളോ പുറത്തുവിടുന്നതിനായി സീലിംഗിൽ "ഹോളി ഗോസ്റ്റ് ഹോൾ" പള്ളികൾ നിർമ്മിച്ചിരുന്നു. <ref>Gertrud Muller Nelson, ''To Dance With God: Family Ritual and Community Celebration'' (Paulist Press, 1986), p. 27; Diana L. Eck, ''Encountering God: A Spiritual Journey from Bozeman to Banaras'' (Beacon Press, 1993, 2003), p. 130; Christopher Hill, ''Holidays and Holy Nights: Celebrating Twelve Seasonal Festivals of the Christian Year'' (Theosophical Publishing House, 2003), pp. 151–152.<!--I'm wary of these, which sound a bit like folk aetiology--></ref> പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ചില സ്രോതസ്സുകൾ റോസ് ഞായറാഴ്ചകളെ റോസാലിയയുടെ ക്രിസ്ത്യൻവത്കൃത രൂപമായി കണ്ടു.<ref>John G.R. Forlong, ''Encyclopedia of Religions'' (1906, reprint 2008), vol. 3, p. 205; C.A. White, "The Pope's Golden Rose," ''Notes and Queries'' 3 (1893), p. 343.</ref> ==അവലംബം== {{Reflist|3}} {{Roman religion (festival)}} [[വർഗ്ഗം:പുരാതന റോമൻ ആഘോഷങ്ങൾ]] [[വർഗ്ഗം:പുഷ്പോത്സവങ്ങൾ]] [[വർഗ്ഗം:യൂറോപ്പിലെ പുഷ്പമേളകൾ]] [[വർഗ്ഗം:ഇറ്റലിയിലെ പുഷ്പമേളകൾ]] 6k1wdqlqpviry91mtndizcyowksh85c 4634180 4634142 2026-06-29T10:10:23Z Meenakshi nandhini 99060 /* റോസ്, വയലറ്റ് ഉത്സവങ്ങൾ */ 4634180 wikitext text/x-wiki {{rough translation|1=ഇംഗ്ലീഷ്|listed=yes|date=2023 മേയ്}} {{prettyurl|Rosalia (festival)}} {{Infobox holiday |holiday_name = റോസാലിയ |type = [[Roman festival]] |longtype = [[religious pluralism|pluralistic]] within the context of [[Religion in ancient Rome|Classical Roman religion]] and [[Imperial cult (ancient Rome)|Imperial cult]] |image = Morgantina39.jpg |image_size = 250px |caption = [[Roman mosaic|Mosaic]] depicting the weaving of rose wreaths<br><small>''([[Villa Romana del Casale|Villa del Casale]], 4th century)''</small> |observedby = [[Roman Empire]] |date = varying dates mainly in May and June |celebrations = |observances = |relatedto = [[Roman funerals and burial|Roman ancestor cult]],<br>[[Dionysia]], [[Adonia]],<br>[[religion in the Roman military]],<br>[[cult of saints|cult of the saints]] }} [[റോമാ സാമ്രാജ്യം|റോമൻ സാമ്രാജ്യത്തിൽ]] റോസാപ്പൂക്കൾ‌ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഉത്സവമായിരുന്നു '''റോസാലിയ''' അഥവാ '''റോസാറിയ'''. ഈ ഉത്സവത്തിന് ഒരു നിശ്ചിത ദിവസമല്ല ഇത് ആഘോഷിച്ചിരുന്നത്. പ്രധാനമായി മെയ് മാസത്തിലായിരുന്നു ഈ ഉത്സവമെങ്കിലും ജൂലൈ മാസം പകുതിവരെ ഏതു ദിവസം വേണമെങ്കിലും ഇത് ആഘോഷിക്കുമായിരുന്നു. ഈ ഉത്സവത്തെ '''റോസാറ്റിയോ''' ("റോസാപ്പൂ അലങ്കാരങ്ങൾ") അല്ലെങ്കിൽ "റോസാപ്പൂഅലങ്കാര ദിവസം" എന്നും വിശേഷിപ്പിക്കാറുണ്ട്. റോസാപ്പൂകളെ കൂടാതെ മറ്റിനം [[വിയോള (സസ്യം)|വയലറ്റ്]] പൂക്കളുപയോഗിച്ചും ഈ ഉത്സവം (വയലറ്റിയോ, വയലറ്റലങ്കാരം, വയലറ്റു ദിനം, " വയലറ്റ് അലങ്കാരദിനം എന്നിങ്ങനെ പലപേരുകളിൽ) ആഘോഷിക്കാറുണ്ടായിരുന്നു.<ref>C.R. Phillips, ''The Oxford Classical Dictionary,'' edited by Simon Hornblower and Anthony Spawforth (Oxford University Press, 1996, 3rd edition), p. 1335; ''[[Corpus Inscriptionum Latinarum|CIL]]'' 6.10264, 10239, 10248 and others. Other names include ''dies rosalis,'' ''dies rosae'' and ''dies rosaliorum'': ''CIL'' 3.7576, 6.10234, 6.10239, 6. 10248.</ref> മരണമടഞ്ഞവരുടെ സ്മരണക്കായി, അവരുടെ കുഴിമാടങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ഒരു ചടങ്ങായാണ് ഈ ഉത്സം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മതപരവും വ്യക്തിപരവുമായി പരേതാത്മാക്കൾക്കായി നടത്തുന്ന അസംഖ്യം ശ്രദ്ധാഞ്ജലികളിൽ ഒന്നായിരുന്നു ഈ പുഷ്പാർപണം. പരമ്പരാഗത ചടങ്ങുകൾക്ക് (മോസ് മയോറം) റോമൻ ജനത എത്രമാത്രം വില കല്പിച്ചിരുന്നു എന്നതിനെയും ഇത് പ്രതിഫലിപ്പിക്കുന്നു. റോമൻ കലണ്ടറിൽ പരേതരുടെ ബഹുമാനാർഥം നിരവധി പൊതു അവധിദിനങ്ങൾ അല്ലെങ്കിൽ സ്മാരക ദിനങ്ങൾ നീക്കിവെക്കപ്പെട്ടിരുന്നു.<ref>Peter Toohey, "Death and Burial in the Ancient World," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), pp. 366–367.</ref> മതപരമായ ഒരു ആവിഷ്‌കാരമെന്ന നിലയിൽ, ഒരു ദേവന്റെ ആരാധനാ പ്രതിമയ്‌ക്കോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടുന്ന മറ്റ് വസ്തുക്കൾക്കോ ഒരു റോസാറ്റിയോ നൽകുന്നു. മെയ് മാസത്തിൽ റോമൻ സൈന്യം റോസ് ഉത്സവമായ റോസാലിയ സിഗ്നോറം ആഘോഷിച്ചിരുന്നു. അതിൽ അവർ സൈനികരുടെ ആദർശങ്ങൾ മാലകളാൽ അലങ്കരിച്ചിരുന്നു. സ്വകാര്യ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും റോസ് ഫെസ്റ്റിവലുകൾ ലാറ്റിനിൽ കുറഞ്ഞത് നാൽപത്തിയൊന്ന് ലിഖിതങ്ങളിലും ഗ്രീക്കിൽ പതിനാറ് ലിഖിതങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഈ ആചരണത്തെ റോഡിസ്മോസ് എന്ന് വിളിക്കുന്നു.<ref>Christina Kokkinia, "Rosen für die Toten im griechischen Raum und eine neue Rodismos Bithynien," ''Museum Helveticum'' 56 (1999), pp. 209–210, noting that ''rhodismos'' is attested in [[glosses]] as equivalent to ''rosalia''.</ref> പൂക്കൾ പുനരുജ്ജീവനത്തിന്റെയും പുനർജന്മത്തിന്റെയും ഓർമ്മയുടെയും പരമ്പരാഗത പ്രതീകങ്ങളായിരുന്നു. റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും ചുവപ്പും പർപ്പിളും രക്തത്തിന്റെ നിറം ഉണർത്തുന്നതായി തോന്നി. അത് ഒരുതരം പാപമോചനമായി കണക്കാക്കി.<ref>Patricia Cox Miller, ''The Corporeal Imagination: Signifying the Holy in Late Ancient Christianity'' (University of Pennsylvania Press, 2009), p. 74.</ref> വസന്തകാലമായിരുന്നു അവയുടെ പൂവിടൽ കാലഘട്ടം, പൂക്കളിൽ അവസാനം വിരിയുന്നത് റോസാപ്പൂക്കളും ആദ്യം വിരിയുന്നത് വയലറ്റ്പ്പൂക്കളുമാണ്. <ref>Christer Henriksén, ''A Commentary on Martial, ''Epigrams'' Book 9'' (Oxford University Press, 2012), p. 59, citing [[Pliny the Elder|Pliny]], ''Natural History'' 21.64–65 and [[Martial]], ''Epigram'' 9.11.1.</ref>ഉത്സവവിരുന്നുകളുടെയും ശവസംസ്ക്കാര വിരുന്നുകളുടെയും ഭാഗമായി, റോസാപ്പൂക്കൾ ""ജീവിതത്തിന്റെയും മരണത്തിന്റെയും ഒരു വിചിത്രമായ വിരുന്ന്... അനന്തവും അജ്ഞാതവുമായ ഒരേ പ്രക്രിയയുടെ രണ്ട് വശങ്ങളായി കണക്കാക്കപ്പെടുന്നു." <ref>[[:ro:Marcu Beza|Marcu Beza]], ''Paganism in Romanian Folklore'' (J.M. Dent, 1928), p. 43.</ref> സാമ്രാജ്യത്തിന്റെ ചില മേഖലകളിൽ, റോസാലിയ [[ഡൈനീഷ്യസ്|ഡയോനിഷ്യസ്]], [[അഡൊണിസ്|അഡോണിസ്]], എന്നീ ദേവന്മാരെ കൂടാതെ മറ്റുദേവന്മാരുടെയും വസന്തകാല ഉത്സവങ്ങളുമായി ഒത്തുചേർന്നു. എന്നാൽ റോസ് അലങ്കാരം ഒരു രീതിയെന്ന നിലയിൽ പ്രത്യേക ദേവതകളുടെ കാർഷികോത്സവമായും പൂർണ്ണമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാൽ യഹൂദ-ക്രിസ്ത്യൻ നോമ്പുകാല അനുസ്മരണത്തിന്റെ സ്‌മാരകോത്സവം ആയി ഇത് മാറി. <ref>A.S. Hooey, "Rosaliae signorum," ''Harvard Theological Review'' 30.1 (1937), p. 30; Kathleen E. Corley, ''Marantha: Women's Funerary Rituals and Christian Origins'' (Fortress Press, 2010), p. 19; Kokkinia, "Rosen für die Toten," p. 208; on Jewish commemoration, Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), pp. 78–81.</ref> ആദ്യകാല ക്രൈസ്തവ എഴുത്തുകാർ റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും കിരീടങ്ങളും മാലകളും വിശുദ്ധരുടെ ആരാധനാലയത്തിലേക്ക് സമർപ്പിക്കുന്ന വിധത്തിൽ റോസാലിയ മാറി. == സാംസ്കാരികവും മതപരവുമായ പശ്ചാത്തലം == [[File:The Roses of Heliogabalus.jpg|thumb|upright=1.3|''[[Lawrence Alma-Tadema|ലോറൻസ് അൽമ-ടഡെമ]] ചിത്രീകരിച്ച [[The Roses of Heliogabalus|ദി റോസെസ് ഓഫ് ഹെലിയോഗബാലസ്]] (1888):19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലൈംഗിക ചൂഷണത്തിന് കാരണമായ പുഷ്പങ്ങൾ കൊണ്ടുള്ള വീർപ്പുമുട്ടൽ " <ref>Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 142.</ref>]] [[ഗ്രീസ്|ഗ്രീസിലും]] [[റോം|റോമിലും]] പുഷ്പങ്ങളും മാലകളും ഉത്സവവേളകളിൽ പുരുഷന്മാരും സ്ത്രീകളും ധരിച്ചിരുന്നു.<ref>Mireille M. Lee, "Clothing," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 231.</ref> റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും മാലകൾ സംയോജിപ്പിച്ചോ അല്ലെങ്കിൽ പ്യത്യേകമായോ, ആർക്കൈക് കാലഘട്ടത്തിൽ ഗ്രീക്ക് ഗാനരചനയിൽ ലൈംഗിക രംഗങ്ങൾ, വധുവിന്റെ ഘോഷയാത്രകൾ, മദ്യപാന പാർട്ടികൾ എന്നിവ അലങ്കരിച്ചിരുന്നു. <ref>[[C. M. Bowra]], ''Greek Lyric Poetry: From Alcman to Simonides'' pp. 108, 191, 264; Patricia A. Rosenmeyer, ''The Poetics of Imitation: Anacreon and the Anacreontic Tradition'' (Cambridge University Press, 1992), ''[https://books.google.com/books?id=rIqsUZyYMQAC&q=roses#v=snippet&q=roses&f=false passim.]''</ref> ലാറ്റിൻ സാഹിത്യത്തിൽ, "റോസാപ്പൂക്കളിലും വയലറ്റുപ്പൂക്കളിലും" ആയിരിക്കുക എന്നതിനർത്ഥം അതിയായ ആനന്ദം അനുഭവിക്കുക എന്നതാണ്. <ref>Henriksén, ''A Commentary on Martial,'' p. 59, citing [[Cicero]], ''Tusculan Disputations'' 5.73.</ref> പുഷ്പങ്ങളും മാലകളും "ധരിക്കുന്നവരെ ആഘോഷകരായും മാത്രമല്ല ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും സംക്ഷിപ്തതയുടെയും മുഖഭാവമായും കാണുന്നു." <ref>Karen K. Hersch, ''The Roman Wedding: Ritual and Meaning in Antiquity'' (Cambridge University Press, 2010), p. 91.</ref> റോസുകളും വയലറ്റുകളും റീത്തുകളിലും ഏറ്റവും പ്രചാരമുള്ള പുഷ്പങ്ങളായിരുന്നു. മാത്രമല്ല ചിലപ്പോൾ സമ്മാനമായും നൽകിയിരുന്നു.<ref>Henriksén, ''A Commentary on Martial,'' p. 256, citing [[Martial]] 9.60; [[Pliny the Elder|Pliny]], ''[[Natural History (Pliny)|Natural History]]'' 21.14; [[Ovid]], ''[[Metamorphoses]]'' 12.410; [[Statius]], ''Silvae'' 1.2.22. [[Ludwig Friedländer]], ''Roman Life and Manners under the Early Empire'', translated by A.B. Gough (Routledge,1913), vol. 4, pp. 144–145, notes that Roman ''violae'' may at times refer to the [[Erysimum|wallflower]] or [[Matthiola|stock]] as well as violets.</ref> ചില ദേവതകളുമായി പൂക്കൾ ബന്ധപ്പെട്ടിരുന്നു. അല്ലെങ്കിൽ അഫ്രോഡൈറ്റ് (റോമൻ [[വീനസ്|വീനസ്]]), [[പെർസഫനി|പെർസെഫോൺ]]<ref>Monica S. Cyrino, ''Aphrodite'' (Routledge, 2010), p. 36; ''Corinth. The Sanctuary of Demeter and Kore: Terracotta Figurines of the Classical, Hellenistic, and Roman Periods'' (ASCSA, 2000), vol. 18, pt. 4, pp. 124–125.</ref> ([[Proserpina|പ്രോസെർപീന]]), [[Chloris|ക്ലോറിസ്]] <ref>Ada Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'' (Cambridge University Press, 2007), p. 316.</ref> ([[Flora (mythology)|ഫ്ലോറ]]) തുടങ്ങി ചില ദേവന്മാർക്ക് പൂക്കൾ അർപ്പിച്ചിരുന്നു. റോസാപ്പൂക്കളും സുഗന്ധങ്ങളും [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റിന്റെയും]] <ref>Cyrino, ''Aphrodite,'' pp. 35–39; Ian Du Quesnay, "Three Problems in Poem 66," in ''Catullus: Poems, Books, Reader'' (Cambridge University Press, 2012), pp. 165–166.</ref> [[ഡൈനീഷ്യസ്|ഡയോനിഷ്യസിന്റെയും]] പ്രത്യേക സവിശേഷതയായായി കരുതിയിരുന്നു. പ്രത്യേകിച്ചും ഇംപീരിയൽ കാലഘട്ടത്തിലെ കവിതകളിൽ മദ്യപാനികൾക്കോ [[Eros|ഇറോസിന്റെ]] സാന്നിധ്യത്തിനോ ഉള്ള വൈൻ ദേവൻ ("സ്നേഹം, ആഗ്രഹം") ആയും കണ്ടിരുന്നു. <ref>[[M.L. West]], "The ''Anacreontea''," in ''Hellenica: Selected Papers on Greek Literature and Thought. Volume II: Lyric and Drama'' (Oxford University Press, 2013), vol. 2, pp. 388–389; Laura Miguélez-Cavero, ''Poems in Context: Greek Poetry in the Egyptian Thebaid 200-600 AD'' (Walter de Gruyter, 2008), pp. 130–134 (on the wine of Dionysus as having a potent fragrance that competes with that of flowers such as roses); Xavier Riu, ''Dionysism and Comedy'' (Rowman & Littlefield, 1999), p. 108; Edoarda Barra-Salzédo, ''En soufflant la grâce: Âmes, souffles et humeurs en Grèce ancienne'' (Jérôme Villon, 2007), p. 178.</ref> ഗ്രീക്ക് റൊമാൻസ് നോവൽ [[Daphnis and Chloe|ഡാഫ്‌നിസ് ആൻഡ് ക്ലോയി]] (എ.ഡി. രണ്ടാം നൂറ്റാണ്ട്) ഡയോനിഷ്യസിനുള്ള ഒരു പുണ്യസ്ഥലത്തെ കേന്ദ്രീകരിച്ച് ധാരാളം സസ്യജാലങ്ങളിൽ റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും ഉള്ള ഒരു [[Pleasure garden|ആനന്ദ ഉദ്യാനത്തെ]] കുറിച്ച് വിവരിക്കുന്നു. <ref>A.R. Littlewood, "Ancient Literary Evidence for the Pleasure Gardens of Roman Country Villas," in ''Ancient Roman villa Gardens,'' Dumbarton Oaks Colloquium on the History of Landscape Architecture 10 (Dumbarton Oaks, 1987), p. 28.</ref> റോമിൽ വീനസ് പൂന്തോട്ടങ്ങളുടെയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായിരുന്നു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 42.</ref> [[Veneralia|ഏപ്രിൽ ഒന്നിന്]] വീനസിന്റെ ആചാരപരമായ ശുദ്ധീകരണത്തിലും (ലാവറ്റിയോ) ഏപ്രിൽ 23 ന് അവരുടെ ബഹുമാനാർത്ഥം ആഘോഷിച്ച വൈൻ ഫെസ്റ്റിവലിലും ([[Vinalia|വിനാലിയ]]) വീനസിന് റോസാപ്പൂവ് നൽകിയിരുന്നു.<ref>Ovid, ''Fasti'' 4.138 and 869f.; Hooey, "Rosaliae signorum," p. 27.</ref> പുഷ്പങ്ങളുടെ ആഡംബര പ്രദർശനം സൗഹൃദത്തിന്റെയും വിശാലമനസ്കതയുടെയും പ്രതീകമായിരുന്നു. [[പാപ്പിറസ്|പാപ്പൈറസിൽ]] അവശേഷിക്കുന്ന ഒരു സാമ്രാജ്യപരമായ കാലഘട്ടത്തിലെ [[Business letter|വാണിജ്യപരമായ കത്തിൽ]], കല്യാണത്തിന് ആവശ്യമുള്ള പൂക്കളിന് റോസ് വിളവെടുപ്പ് അപര്യാപ്തമാണെന്ന് കാണിച്ചുകൊണ്ട് വിഷമിക്കുന്ന ഒരു മണവാളന്റെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. വിവാഹത്തിന് ആവശ്യമുള്ള റോസ് വിളവെടുപ്പ് അപര്യാപ്തമായതിനാൽ അവർ അഭ്യർത്ഥിച്ച 2,000 ന് പകരം 4,000 [[നാർസിസസ് (സസ്യം)|നാർസിസസ്]] പൂക്കൾ അയച്ചുകൊണ്ട് വിതരണക്കാർ നഷ്ടപരിഹാരം നൽകുകയുണ്ടായി. <ref>''[[Oxyrhynchus Papyri]]'' 331.1–21; ''The Oxford Encyclopedia of Ancient Greece and Rome,'' p. 30.</ref> പുഷ്പങ്ങൾ റോമൻ വിവാഹങ്ങളുടെ ഭാഗമായിരുന്നപ്പോൾ, മണവാളൻ മണവാട്ടിയെക്കാൾ പുഷ്പകിരീടം ധരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. [[Statius|സ്റ്റാറ്റിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്) വരനെ [[റോസ റൂബിജിനോസ|റോസാപ്പൂവ്]], [[വിയോള (സസ്യം)|വയലറ്റ്]], [[ലില്ലി]] എന്നിവയുടെ റീത്ത് ധരിപ്പിച്ചിരുന്നതായി വിവരിക്കുന്നു. <ref>Statius, ''Silvae'' 1.20; Hersch, ''The Roman Wedding,'' p. 90.</ref> ചക്രവർത്തി ഔദ്യോഗികമായി ഒരു നഗരത്തിലെത്തിയപ്പോൾ, സ്വാഗതസംഘത്തിൽ നിന്നുള്ള അഭിവാദ്യത്തിന്റെ ചടങ്ങുകളിലും പുഷ്പമാലകൾ ഉണ്ടായിരുന്നിരിക്കാം. <ref>"Triumph," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 123.</ref> [[Augustan History|ഹിസ്റ്റോറിയ അഗസ്റ്റയിലെ]] ("മിക്കവാറും സാങ്കൽപ്പികം"), ഒരു വിവരമനുസരിച്ച്, അത്യന്തം സുഖലോലുപനായ ചക്രവർത്തിയായ [[Elagabalus|ഹെലിയോഗബാലസ്]] അതിഥികളെ തന്റെ ഔദ്യോഗികവിരുന്നുകളിലൊന്നിൽ റോസ് ദളങ്ങളുടെ ഹിമപാതം കൊണ്ട് മൂടിയതായി പറയപ്പെടുന്നു. <ref>''The Classical Tradition'', edited by Anthony Grafton, Glenn W. Most, Salvatore Settis (Harvard University Press, 2010), p. 524.</ref> ഗ്രീക്ക് സംസ്കാരത്തിൽ, വിജയകരമായ ഒരു കായികതാരത്തിന്റെയോ വധുവിന്റെ ദമ്പതികളുടെയോ മുകളിലൂടെ ഇലകളോ പുഷ്പ ദളങ്ങളോ ചൊരിയുന്നതാണ് ഫൈലോബോളിയ.<ref>Stephen G. Miller, ''The Berkeley Plato'' (University of California Press, 2009), p. 43; Bruno Currie, ''Pindar and the Cult of Heroes'' (Oxford University Press, 2005), p. 141; John H. Oakley and Rebecca H. Sinos, ''The Wedding in Ancient Athens'' (University of Wisconsin Press, 1993), p. 27.</ref> [[File:José de Ribera 064.jpg|thumb|left|upright=1.2|[[José de Ribera|ഹോസെ ഡി റിബെര]]യുടെ വീനസും അഡോണിസും (1637) അഡോണിസിന്റെ ശരീരത്തിന് മുകളിൽ റോസ് കിരീടം ധരിച്ച വീനസ്]] പ്രാചീനമായ പൗരാണികശാസ്‌ത്രത്തിൽ രക്തവും പുഷ്പങ്ങളും ദൈവിക രൂപാന്തരീകരണത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കഥകൾ ഉൾക്കൊള്ളുന്നു. <ref name="Miller-p74">Miller, ''The Corporeal Imagination,'' p. 74.</ref>അഫ്രോഡൈറ്റിന്റെ പ്രിയപ്പെട്ട അഡോണിസ് ഒരു വേട്ടയ്ക്കിടെ ഒരു പന്നിയാൽ കൊല്ലപ്പെട്ടപ്പോൾ, അവന്റെ രക്തത്തിൽ നിന്ന് ഒരു പുഷ്പം ഉണ്ടായി. [[Cybele|സൈബലിലെ]] റോമൻ ആചാരങ്ങളുടെ കേന്ദ്രകഥയിൽ സൈബലിന്റെ ഭർത്താവായ [[Attis|ആറ്റിസിന്റെ]] സ്വയം ഉണ്ടാക്കിയ വൃഷണച്ഛേദത്തിലെ രക്തത്തിൽ നിന്ന് വയലറ്റ് നിറമുള്ള പുഷ്പം മുളച്ചു. [[On the Origin of the World|ഓൺ ദി ഒറിജിൻ ഓഫ് ദി വേൾഡ്]] എന്ന ഗ്നോസ്റ്റിക് പാഠത്തിൽ, ഒരുപക്ഷേ നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ <ref>Hans-Gebhard Bethge, Bentley Layton, Societas Coptica Hierosolymitana, "''On the Origin of the World'' (II,5 and XIII,2)," in ''The Nag Hammadi Library in English: The Definitive New Translation of the Gnostic Scriptures Complete in One Volume'' (Brill, 1977, rev. ed. 1996), p. 170.</ref> ഈറോസുമായി ലൈംഗികമായി ഒന്നിച്ചതിനുശേഷം [[Cupid and Psyche|സൈക്കിന്റെ]] കന്യാരക്തത്തിൽ നിന്ന് ("ആത്മാവ്") സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പുഷ്പമാണ് റോസ്. <ref>The examples of Attis, Adonis, ''On the Origin of the World'' from Miller, ''The Corporeal Imagination,'' p. 74.</ref>നാലാം നൂറ്റാണ്ടിലെ [[Gallo-Roman culture|ഗാലോ-റോമൻ]] കവി [[Ausonius|ഔസോണിയസ്]] ''കുപിഡ് ക്രൂസിഫൈഡ്'' എന്ന കവിതയിൽ, കുപിഡ് (റോമിനു തുല്യമായ ഇറോസ്) പ്രണയത്തിൽ നിരാശരായ ദേവതകളാൽ അധോലോകത്തിൽ പീഡിപ്പിക്കപ്പെടുന്നു. അവന്റെ മുറിവുകളിൽ നിന്നുള്ള രക്തം റോസാപ്പൂവ് വളരാൻ കാരണമാകുന്നതായി പറയുന്നു. <ref name="Miller-p75">Miller, ''The Corporeal Imagination,'' p. 75.</ref> [[Ancient Egyptian religion|ഈജിപ്ഷ്യൻ മതത്തിൽ]], ലോറൽ, [[Palm branch|ഈന്തപ്പനയുടെ കൊമ്പ്]], തൂവലുകൾ, [[പാപ്പിറസ്]] അല്ലെങ്കിൽ വിലയേറിയ ലോഹങ്ങളുടെ ശവസംസ്ക്കാര റീത്തുകൾ എന്നിവ മരണാനന്തര ജീവിതത്തിന്റെ [[Ancient Egyptian afterlife beliefs|വേയിംഗ് ഓഫ് ഹാർട്ട്]] ചടങ്ങിൽ എത്തപ്പെടുമ്പോൾ മരണപ്പെട്ടയാൾക്ക് ലഭിക്കേണ്ട "[[Crown of justification|ന്യായീകരണത്തിന്റെ കിരീടത്തെ]]" ഇത് പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വ കാലഘട്ടത്തിൽ, [[Romanization (cultural)|റോമൻ സംസ്ക്കാരത്തിൽ]] [[ഐസിസ്|ഐസിസ്]] ആരാധനയുടെ സ്വാധീനത്തിൽ റീത്ത് റോസാപ്പൂക്കളായിരുന്നിരിക്കാം. <ref>Lorelei H. Corcoran and Marie Svoboda, ''Herakleides: A Portrait Mummy from Roman Egypt'' (Getty Publications, 2010), p. 32.</ref> മാർച്ച് 5 ന് സാമ്രാജ്യത്വ അവധിക്കാലമായ [[Navigium Isidis|നവിജിയം ഐസിഡിസിനെ]] തുടർന്ന് ഐസിസിന്റെ പ്രതിമ റോസാപ്പൂക്കളാൽ അലങ്കരിച്ചിരുന്നു. ഐസിസിന്റെ ജലയാത്രയെ ഒരു ആചാരപരമായ ഘോഷയാത്രയുടെ ഭാഗമായി പ്രതിനിധീകരിച്ചു. <ref>Apuleius, ''[[The Golden Ass|Metamorphoses]]'' 11.6.1; Miller, ''The Corporeal Imagination,'' p. 74.</ref> [[അപൂലിയസ്|അപുലിയസിന്റെ]] രൂപാന്തരീകരണത്തിൽ,, നായകനായ ലൂസിയസ് ഒരു കഴുതയായി രൂപാന്തരപ്പെടുന്നു. എന്നാൽ വീണ്ടെടുപ്പിന്റെ ഒരു യാത്രയ്ക്ക് ശേഷം റോസാപ്പൂവ് കഴിക്കുകയും ഐസിസിന്റെ നിഗൂഢതകളിലേക്ക് ഒരു തുടക്കമാകുന്നതിലൂടെ മനുഷ്യരൂപത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. <ref name="Miller-p74" /> റോഡോഫോറിയ എന്ന ഉത്സവം മൂന്ന് ഗ്രീക്ക് പപ്പൈറിയിൽ സംരക്ഷിക്കപ്പെടുന്നു. ഇത് ഐസിസിനുവേണ്ടി "റോസ്-ചുമക്കുന്ന"തായിരിക്കാം, അല്ലെങ്കിൽ റോസാലിയയുടെ ഗ്രീക്ക് നാമമായിരിക്കാം.<ref>[[J. Gwyn Griffiths]], ''Apuleius of Madaurus: The Isis-Book: (Metamorphoses, Book XI)'' (Brill, 1975), pp 160–161.</ref> == ശവസംസ്കാര പുഷ്പങ്ങളായി റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും == [[File:Fresco Fragment with Four Cupids Hanging Garlands - Google Art Project.jpg|thumb|upright=1.4|The making of rose garlands by multiple [[Cupid and Psyche|Cupids and Psyches]], in a wall painting from [[Pompeii]]: the Psyche on the right holds a [[patera|libation bowl]], a symbol of religious piety often depicted as a [[Rosette (design)|rosette]]<ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref>]] റോസാപ്പൂക്കൾക്ക് ഗ്രീസിൽ ശവസംസ്കാരചടങ്ങുകളിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പക്ഷേ പ്രത്യേകിച്ചും ഇത് റോമാക്കാർക്കിടയിൽ മരണവും ശവസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. <ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref> ഗ്രീസിൽ റോസാപ്പൂക്കൾ ശവസംസ്കാരങ്ങളിലും [[ശിലാഫലകം|ശിലാഫലകങ്ങളിലും]] മിക്കപ്പോഴും പെൺകുട്ടികളുടെ ശവകുടീരത്തിലെ സ്‌മാരകഫലകങ്ങളിലും കാണപ്പെടുന്നു. <ref>Frederick E. Brenk, ''Clothed in Purple Light: Studies in Vergil and in Latin Literature'' (Franz Steiner, 1999), pp. 87, 102.</ref>സാമ്രാജ്യപരമായ കാലഘട്ടത്തിലെ ഗ്രീക്ക് ശവകുടീരത്തിലെ സ്‌മാരകങ്ങളെ, അവിവാഹിതയായ പെൺകുട്ടിയുടെ മരണത്തെ വസന്തകാലത്ത് വെട്ടിമാറ്റുന്ന ഒരു വിടർന്നുവരുന്ന റോസാപ്പൂവുമായി താരതമ്യപ്പെടുത്തുന്നു. ഒരു യുവതി തന്റെ വിവാഹ വസ്ത്രത്തിൽ അടക്കംചെയ്താൽ അത് "ഒരു പൂന്തോട്ടത്തിലെ റോസ് പോലെയാണ്"; എട്ട് വയസുള്ള ഒരു ആൺകുട്ടി റോസാപ്പൂവ് പോലെയും അത് "[[Erotes|ഈറോട്ടിന്റെ]] മനോഹരമായ പുഷ്പം" ("ലവ്സ്" അല്ലെങ്കിൽ കുപിഡ്സ്) പോലെയും ആണ്. <ref>Brenk, ''Clothed in Purple Light,'' p. 87, note 2.</ref> പുഷ്പിക്കുന്നത് യുവത്വത്തിന്റെയും ദുഃഖാചരണത്തിന്റെയും പ്രതീകമെന്ന നിലയിൽ, റോസ് പലപ്പോഴും അകാലത്തിൽ പൊലിഞ്ഞുപോയ മരണത്തെ അടയാളപ്പെടുത്തുന്നു. <ref name="Brenk-p88">Brenk, ''Clothed in Purple Light,'' p. 88.</ref> [[ഇലിയഡ്|ഇലിയഡിൽ]], മരണത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശരീരത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റ്]] [[Hector|ഹെക്ടറുടെ]] മൃതദേഹം "റോസാപ്പൂവിന്റെ എണ്ണയും"<ref>As translated by [[Robert Fagles]].</ref> [[അംബ്രോസിയ]]യും ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നു. <ref>''Iliad'' 23.185–187; Cyrino, ''Aphrodite,'' pp. 63, 94. Wooden cult statues might be anointed periodically with rose oil as a preservative, according to [[Pausanias (geographer)|Pausanias]] (9.41.7): Barbara Breitenberger, ''Aphrodite and Eros: The Development of Greek Erotic Mythology'' (Routledge, 2007), p. 60.</ref> ഗ്രീക്ക്, ലാറ്റിൻ കവിതകളിൽ, [[Elysium|എലിസിയൻ വയലുകളിൽ]] അനുഗൃഹീതമായ മരണാനന്തര ജീവിതത്തിൽ റോസാപ്പൂവ് വളരുന്നു.<ref>Brenk, ''Clothed in Purple Light,'' pp. 102–104, 113, citing [[Pindar]], frg. 129 (edition of Snell); [[Propertius]] 4.7.59–62.</ref> മരിച്ചവർക്കുള്ള രക്തരഹിത ബലിയിൽ റോസ് മാലകളും വയലറ്റുപ്പൂക്കളും വൈൻ [[Libation|ലിബേഷൻ]] എന്നിവ ഉൾപ്പെടുന്നു. <ref>Hersch, ''The Roman Wedding,'' p. 91, citing Ovid.</ref> ലാറ്റിൻ പർപ്യൂറിയസ് ചുവപ്പ് മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും മരണത്തിന്റെ പുഷ്പങ്ങളായി മാറി.<ref name="Brenk-p88" /> പുരാതന പദോൽപ്പത്തിയിൽ, പർപ്യൂറിയസ് ഗ്രീക്ക് പോർഫിറിയോസുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ചർമ്മത്തിൽ ചതവിലോ മുറിവിലോ കൂടി പർപ്പിൾ രക്തം നനയുന്നതായി ഇത് അർത്ഥമാക്കുന്നു. <ref name="Brenk-p88" /> [[Augustan literature (ancient Rome)|അഗസ്റ്റൻ]] ഇതിഹാസകവി [[വിർജിൽ|വെർജിൽ]] ഒരു പർപ്പിൾ പുഷ്പത്തിന്റെ രൂപകം യുദ്ധത്തിൽ ചെറുപ്പക്കാരുടെ അകാലവും രക്തരൂക്ഷിതവുമായ മരണത്തെ വിവരിക്കുന്നു. <ref>Vergil, ''[[Aeneid]]'' 6.884 and 9.434–437; Brenk, ''Clothed in Purple Light,'' pp. 89–90, 112–113.</ref> [[Pallas (son of Evander)|പല്ലാസിന്റെ]] മരണം ആറ്റിസിന്റെ വയലറ്റിനെയും [[അപ്പോളോ]]യുടെ പ്രിയപ്പെട്ട [[ഹയാസിന്തസ്|ഹയാസിന്തസിന്റെ]] മരണപ്പെടുന്ന രക്തത്തിൽ നിന്ന് ഉണ്ടാകുന്ന [[ഹയാസിന്ത് (സസ്യം)|ഹയാസിന്തിനെയും]] ഉളവാക്കുന്നു.<ref>J.D. Reed, ''Virgil's Gaze: Nation and Poetry in the Aeneid'' (Princeton University Press, 2007), p. 22.</ref> പുൽമേടിലെ റോസാപ്പൂവിന്റെ "രക്തരൂക്ഷിതമായ ഗാംഭീര്യത്തെക്കുറിച്ച്" [[Claudian|ക്ലോഡിയൻ]] എഴുതുന്നു. ഇതിൽ പ്രോസെർപീനയെ അധോലോകത്തിലേക്ക് ഹയാസിന്തുകൾ വയലറ്റുകൾ എന്നിവയോടൊപ്പം തട്ടിക്കൊണ്ടുപോകുന്നതിലൂടെ സമൃദ്ധമായ സസ്യജാലങ്ങൾ സംഭാവനയായി നൽകുന്നു. <ref>Claudian, ''De rapto Proserpina'' 2.92–93: ''sanguineo splendore rosas.''</ref>റോസാപ്പൂവും മുള്ളുകളുടെ സ്ഥിരമായ സാന്നിധ്യവും പ്രണയത്തിന്റെ സംവാദത്തിൽ പോലും ആപത്തു സൂചിപ്പിക്കുന്ന രക്തച്ചൊരിച്ചിലിനെയും മരണത്തെയും കാണിക്കുന്നു.<ref>Rosenmeyer, ''The Poetics of Imitation,'' pp. 211–212.</ref> [[File:Maenad and Cupid MAN Napoli Inv110591.jpg|thumb|പോംപൈയിലെ [[Lucius Caecilius Iucundus|ലൂസിയസ് സിസിലിയസ് യൂക്കുണ്ടസിന്റെ]] ഭവനത്തിൽ നിന്നുള്ള ഒരു ചുമർചിത്രത്തിൽ, ഒരു പുഷ്പചക്രം അണിഞ്ഞിരിക്കുന്ന [[maenad|മെനഡ്]] (ഡയോനിഷ്യസിന്റെ പരിചാരകൻ) കൈയിൽ ഒരു റോസാപ്പൂ പിടിച്ചിരിക്കുന്ന കുപിഡിനെ എടുത്തുകൊണ്ട് നിൽക്കുന്നു.]] നേരെമറിച്ച്, ഒരു ശവസംസ്ക്കാര സന്ദർഭത്തിൽ റോസാപ്പൂവ് ഉത്സവ വിരുന്നിനെ സൂചിപ്പിക്കാം, കാരണം റോമൻ കുടുംബങ്ങൾ വർഷത്തിലുടനീളം നിരവധി തവണ ശ്മശാന സ്ഥലങ്ങളിൽ ലിബേഷനായി കൂടിക്കാഴ്ചകൾ നടത്തുകയും അവർ ഒന്നിച്ച് ഭക്ഷണവും പങ്കിട്ട് മരിച്ച പ്രിയപ്പെട്ടവരുടെ വിലപ്പെട്ട ഓർമ്മകളും കുടുംബത്തിലൂടെ ജീവിതത്തിന്റെ തുടർച്ചയും ആഘോഷിച്ചിരുന്നു. <ref>J.M.C. Toynbee, ''Death and Burial in the Roman World'' (Johns Hopkins University Press, 1971, 1996), pp. 62–63; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs'', Bar International Series 1768 (Oxford, 2008), pp. 59–68.</ref> റോമൻ ശവകുടീര ചിത്രങ്ങളിൽ, ചുവന്ന റോസാപ്പൂക്കൾ പലപ്പോഴും നിലത്ത് എത്തുന്നവിധത്തിൽ സമൃദ്ധമായി വിതറിയിരുന്നു. <ref name="Brenk-p88" /> ഈ ഇളം പുഷ്പങ്ങൾ ഒരു ശാശ്വത മായറോസാലിയ സൃഷ്ടിക്കുകയും റോമൻ വിശ്വാസങ്ങളുടെ ആത്മാവിന്റെ തുടർച്ചയായ അസ്തിത്വത്തിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു<ref>Toynbee, ''Death and Burial in the Roman World'', p. 63.</ref>. ഒരു ലാറ്റിൻ ശവകുടീരത്തിലെ സ്‌മാരകലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: മരണപ്പെട്ടയാളുടെ അസ്ഥികളോ ചാരമോ പുഷ്പങ്ങൾ സൃഷ്ടിക്കുന്നതായി സങ്കൽപ്പിക്കാം<blockquote>''ഭക്തിയാൽ സമ്പന്നനായ ഒപ്‌റ്റാറ്റസ് എന്ന കുട്ടി ഇവിടെയുണ്ട്: അവന്റെ ചിതാഭസ്മം വയലറ്റുപ്പൂക്കളും റോസാപ്പൂക്കളും ആയിരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇപ്പോൾ അവന്റെ [[Terra (mythology)|അമ്മയായ ഭൂമി]] അവന്റെ മേൽ പ്രകാശമായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരണം ആൺകുട്ടിയുടെ ജീവിതം ആർക്കും ഒരു ഭാരമായിരുന്നില്ല.<ref>Toynbee, ''Death and Burial in the Roman World'', p. 37.</ref></blockquote> ചില ശവകുടീരങ്ങളിലും [[Mausoleum|സ്മാരകമണ്ഡപങ്ങളിലും]] റോസാപ്പൂവ് നട്ടുപിടിപ്പിച്ചു. അലങ്കാരത്തിനായി റോസാപ്പൂവ് നട്ടുവളർത്തുന്നതിനോ സെമിത്തേരി പരിപാലനത്തിനോ ഭരണപരമായ ചെലവുകൾക്കോ വിൽക്കാൻ ഉൽപാദിപ്പിക്കുന്നതിനോ വേണ്ടി തൊട്ടടുത്തുള്ള മൈതാനങ്ങൾ പൂന്തോട്ടങ്ങളായി ഉപയോഗിച്ചിരുന്നു. <ref>Toynbee, ''Death and Burial in the Roman World'', pp. 97–98; Claire Holleran, ''Shopping in Ancient Rome: The Retail Trade in the Late Republic and the Principate'' (Oxford University Press, 2012), p. 119; John S. Kloppenborg and Richard S. Ascough, ''Greco-Roman Associations: Texts, Translations, and Commentary. I: Attica, Central Greece, Macedonia, Thrace'' (Walter de Gruyter, 2011), vol. 1, p. 327 (in regard to bequests made to associations, who might use surplus profit to benefit the membership).</ref> 19 മുതൽ 21 വരെ നൂറ്റാണ്ടുകളിൽ, മുറിച്ചതും നട്ടുവളർത്തുന്നതുമായ പുഷ്പങ്ങളുടെ എണ്ണം ഇറ്റാലിയൻ ശ്മശാനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. അത് ആംഗ്ലോ-അമേരിക്കൻ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമാണ്. <ref>Jack Goody and Cesare Poppi, "Flowers and Bones: Approaches to the Dead in Anglo-American and Italian Cemeteries," in ''Modes of Comparison: Theory and Practice'' (University of Michigan Press, 2006), pp. 420–456; the epitaph of Optatus provides an [[Epigraph (literature)|epigraph]] for the article. See p. 451, note 60, on the possible connection of the Rosalia to the [[Romania|Romanian]] festival of [[Rusalii]] at [[Whitsuntide]], with a citation of Gail Kligman, ''Căluş: Symbolic Transformation in Romanian Ritual'' (University of Chicago Press, 1981), and see also Beza, ''Paganism in Romanian Folklore,'' pp. 42–43.</ref> ഈ വ്യത്യാസം റോമൻ കത്തോലിക്കാ സമ്പ്രദായങ്ങളിലൊന്നായി വിമർശിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി ചില പ്രൊട്ടസ്റ്റന്റ്‌ സഭകൾ, പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ "പുറംജാതി" പോലുള്ളവയും ഉത്ഭവിക്കാൻ കാരണമായി.<ref>Goody and Poppi, "Flowers and Bones," p. 442.</ref> == റോസ്, വയലറ്റ് ഉത്സവങ്ങൾ == [[File:Statua di silvano forse da italia, II-III sec 01.JPG|thumb|upright=.5|മാതളനാരങ്ങ, മുന്തിരി, മറ്റ് ഉൽ‌പന്നങ്ങൾ എന്നിവ കൈവശമുള്ള സിൽ‌വാനസിനെ ശ്രദ്ധിക്കുന്ന നായ (രണ്ടാം-മൂന്നാം നൂറ്റാണ്ട്)]] ശവസംസ്കാര കലയിൽ റോസാപ്പൂവിന് ഒരു നീണ്ട പാരമ്പര്യമുണ്ടായിരുന്നുവെങ്കിലും, <ref>Carole E. Newlands, ''Statius. Silvae Book II'' (Cambridge University Press, 2011), p. 94.</ref> റോമൻ റോസ് ഉത്സവത്തിന്റെ ആദ്യകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ജൂൺ 20-ന് ആഘോഷം നടത്തിയിരുന്ന<ref>[[Robert E.A. Palmer]], "Silvanus, Sylvester, and the Chair of St. Peter," ''Proceedings of the American Philosophical Society'' 122.4 (1978), p. 226.</ref>ഡൊമിഷ്യൻ (എ.ഡി. 81-96), ഭരണകാലത്ത് ആയിരുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 10.444.</ref> വനപ്രദേശ ദേവനായ [[Silvanus (mythology)|സിൽവാനസിനായി]] സമർപ്പിച്ച [[Lucania|ലൂക്കാനിയയിലെ]] ഒരു പുരോഹിത സംഘടനയാണ് ([[Collegium (ancient Rome)|കൊളീജിയം]]) ഈ ലിഖിതം നിർമ്മിച്ചത്. ഇത് ചക്രവർത്തിയുടെ ക്ഷേമത്തിനായുള്ള നേർച്ചകൾ രേഖപ്പെടുത്തുകയും വർഷത്തിൽ അഞ്ച് തവണ സിൽവാനസിന് ഒരു യാഗം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അവയിൽ റോസാലിയയും ഉൾപ്പെട്ടിരുന്നു. സിൽ‌വാനസിനെ കാടിന്റെ ദേവതയായി കണക്കാക്കുന്നുണ്ടെങ്കിലും, [[പെരുംജീരകം|ഫെന്നെൽ]] പൂച്ചെടികളെയും ലില്ലിപ്പൂക്കളെയും വഹിക്കുന്നതായി വെർജിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.<ref>Vergil, ''Eclogue'' 10.25.</ref> മറ്റ് ലിഖിതങ്ങളിലെ, മൂന്ന് ദാതാക്കൾ സിൽ‌വാനസിന് ആന്തസ് (ഗ്രീക്ക് ആന്തോസ്, "ഫ്ലവർ") എന്ന സംസ്കാരനാമം സംഭാവനയായി നൽകി. കുറച്ച് വ്യാഖ്യാനങ്ങളിൽ, നാലാമത്തേ ദാതാവ്, സിൽ‌വാനസ് [[Flora (mythology)|ഫ്ലോറയുടെ]] പുല്ലിംഗമായ ഫ്ലോറസ് എന്ന ലാറ്റിൻ നാമത്തിൽ നിന്ന് ഉണ്ടായതായിരിക്കാമെന്നു പറയുന്നു. <ref>Palmer, "Silvanus, Sylvester, and the Chair of St. Peter," p. 226.</ref> മരങ്ങൾ സസ്യജീവിതത്തിന്റെ രൂപമായതിനാൽ സിൽ‌വാനസിന്റെ പ്രതീകമാണ്. പുഷ്പങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവ്യക്തമാണ്. പ്രധാനമായും [[Danubian provinces|ഡാനൂബിയൻ പ്രവിശ്യകളിൽ]] കാണപ്പെടുന്ന [[Silvanae|സിൽവാനെയുടെ]] സ്ത്രീ പ്രതിരൂപങ്ങളിൽ ചിലപ്പോൾ പൂച്ചട്ടികളോ റീത്തുകളോ ചുമക്കുന്നതായി ചിത്രീകരിക്കുന്നു. <ref>Peter F. Dorcey, ''The Cult of Silvanus: A Study in Roman Folk Religion'' (Brill, 1992), p. 44.</ref> "ട്രീ-ബെയറർ" എന്നർത്ഥം വരുന്ന ഡെൻഡ്രോഫോറസ് എന്ന വിശേഷണത്തിലൂടെ, റോമൈസ്ഡ് ആറ്റിസ്, സൈബലെ എന്നിവരുടെ ആരാധനയുമായി അദ്ദേഹത്തെ ബന്ധിപ്പിച്ചു. അതിൽ ഡെൻഡ്രോഫോറി എന്ന് വിളിക്കപ്പെടുന്നവർ പങ്കെടുത്തിരുന്നു.<ref>Dorcey, ''The Cult of Silvanus,'' pp. 17, 19, 31, 82.</ref> നല്ലത് ചെയ്യാനാഗ്രഹിക്കുന്ന ആളുകൾ ഒരു വിൽപ്പത്രം എഴുതി ജീവിതാവസാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ, മരണാനന്തരം അവരുടെ സ്‌മരണയും പരിചരണവും (ക്യൂറ) പരിപാലിക്കുന്നതിനായി റോസ് അലങ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫണ്ട് നീക്കിവയ്ക്കുന്നു. ആ മനുഷ്യന്റെ ബഹുമാനാർത്ഥം നാല് വാർഷിക ആചരണങ്ങളിൽ ഫെബ്രുവരി 13 ന് മരിച്ചവരെ ബഹുമാനിക്കുന്നതിനുള്ള ഔദ്യോഗിക ഉത്സവമായ [[Parentalia|പാരന്റാലിയ]]യിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ (ഡൈസ് നടാലിസ്) റൊസാരിയയും വയലേറിയയും ആഘോഷിക്കുന്ന ഒരു സ്‌മരണക്കുറിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. <ref>''[[Inscriptiones Latinae Selectae|ILS]]'' 8366; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs,'' Bar International Series 1768 (Oxford, 2008), p. 64.</ref> ഗിൽ‌ഡുകളും അസോസിയേഷനുകളും (കോൾ‌ജിയ) പലപ്പോഴും അംഗങ്ങൾക്ക് ശവസംസ്കാര ആനുകൂല്യങ്ങൾ നൽകിയിരുന്നു. ചിലത് പ്രത്യേകമായി ഈ ആവശ്യത്തിനായി രൂപീകരിച്ചവയുമാണ്. കോളേജ് അംഗങ്ങൾ മരിച്ചവരെ ആദരിക്കുന്നതിലേയ്ക്കായി സാമുദായിക ഭക്ഷണത്തിനും റോസ് ദിനങ്ങൾക്കും ഗുണഭോക്താക്കൾ ധനസഹായം നൽകുകയും ചെയ്തിരുന്നു. <ref>John F. Donahue, ''The Roman Community at Table During the Principate'' (University of Michigan Press, 2004), p. 132.</ref> റോമിലെ [[College of Aesculapius and Hygia|കോളേജ് ഓഫ് എസ്കുലാപിയസ് ആൻഡ് ഹൈജിയ]] മാർച്ച് 22 ന് വയലറ്റ് ദിനവും മെയ് 11 ന് റോസ് ദിനവും ആഘോഷിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ഡൈനിംഗ് ക്ലബ്ബുകളും ശ്മശാന സമൂഹങ്ങളും ഈ പുഷ്പമേളകൾ പതിവായി നടത്തുകയും ചെയ്യുന്നു.<ref>Donahue, ''The Roman Community at Table,'' pp. 129–133.</ref> റോസാലിയയ്ക്കുള്ള കൂടുതൽ തെളിവുകൾ [[Cisalpine Gaul|സിസാൽപൈൻ ഗൗളിൽ]] (വടക്കൻ ഇറ്റലി) നിന്നുള്ളതാണ്. അവിടെ നിന്നും റോസാലിയയെക്കുറിച്ച് പരാമർശിക്കുന്ന ഇരുപത്തിനാല് ലാറ്റിൻ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [[Roman Italy|ഇറ്റാലിയൻ ഉപദ്വീപിൽ]] നിന്ന് പത്ത് ലാറ്റിൻ ലിഖിതങ്ങൾ, മാസിഡോണിയയിൽ നിന്നും മൂന്ന് [[Thracia|ത്രേസ്]], [[Illyria|ഇല്ലിറിയ]], [[Pannonia|പന്നോണിയ]] എന്നിവിടങ്ങളിൽ നിന്നും നാല് ലാറ്റിൻ ലിഖിതങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ആറ് ഗ്രീക്ക് ലിഖിതങ്ങൾ [[Bithynia|ബിഥിനിയയിൽ]] നിന്നും മൂന്ന് [[Macedonia (Roman province)|മാസിഡോണിയയിൽ]] നിന്നും [[ബൾഗേറിയ]], [[Scythia|സിത്തിയ]], [[Mysia|മൈസിയ]], [[Phrygia|ഫ്രിഗിയ]], [[ലിഡിയ|ലിഡിയ]], [[ഏഷ്യ]], [[Arcadia|അർക്കാഡിയ]] എന്നിവിടങ്ങളിൽ നിന്നും ഓരോന്നും കണ്ടെടുത്തിരുന്നു.<ref>Kokkinia, "Rosen für die Toten," p. 209.</ref> [[File:Abraham Brueghel (attr) Blumengabe an Venus.jpg|thumb|left|upright=1.3|''ഫ്ലോറൽ ട്രിബ്യൂട്ട് ഫോർ വീനസ്'' (1690 അല്ലെങ്കിൽ അതിനുമുമ്പുള്ളത്), [[Abraham Brueghel|അബ്രഹാം ബ്രൂഗെലിന്റേതാണെന്ന്]] ആരോപിക്കപ്പെട്ട ചിത്രം]] [[Pergamon|പെർഗമോണിൽ]], റോസാലിയ ഒരു "അഗസ്റ്റൻ ദിനം" (ഡൈസ് അഗസ്റ്റി, ചക്രവർത്തിയുടെയോ കുടുംബത്തിന്റെയോ ജന്മദിനം, വിവാഹം അല്ലെങ്കിൽ മറ്റ് വാർഷികം അടയാളപ്പെടുത്തുന്ന [[Imperial cult of ancient Rome|പുരാതന റോമിലെ സാമ്രാജ്യത്വ ആരാധനയുടെ]] ദിവസം) മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് കാണുന്നു. <ref>Steven J. Friesen, ''Imperial Cults and the Apocalypse of John: Reading Revelation in the Ruins'' (Oxford University Press, 2001), p. 129.</ref> രണ്ടാം നൂറ്റാണ്ടിലെ ഒരു ബലിപീഠത്തിലെ ഗ്രീക്ക് ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, പുരാതന റോമിലെ സാമ്രാജ്യത്വ ആരാധന ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പുരുഷ ഗായകസംഘം ആയ ഒരു കൂട്ടം ഹിംനോഡുകൾ കാണപ്പെടുന്ന അവസരങ്ങളിലൊന്നാണ് മൂന്ന് ദിവസത്തെ റോസാലിയ. ഒരു വർഷക്കാലം ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായിരുന്ന "നല്ല നടത്തിപ്പ്" ഉദ്യോഗസ്ഥനായ യൂക്കോസ്മോസ്, അഗസ്റ്റൻ ദിനത്തിൽ റോസാലിയ ആഘോഷിക്കുന്നതിനായി ഒരു [[Mina (unit)|മിന]] (ഒരു പണ യൂണിറ്റ്) അപ്പം നൽകിയിരുന്നു. പ്രാദേശിക കലണ്ടറിലെ പനെമോസ് എന്ന മാസത്തിലെ ആദ്യ ദിവസമായിരുന്നു അത്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 108. The identification of Panemos with a modern month name varies throughout the ancient calendars on which it appears; see Alan E. Samuel, ''Greek and Roman Chronology: Calendars and Years in Classical Antiquity'' (C.H. Beck, 1972).</ref> പനെമോസിന്റെ രണ്ടാമത്തേതിൽ, ഗ്രൂപ്പിലെ പുരോഹിതൻ റോസാലിയയ്ക്ക് ഒരു മേശ ക്രമീകരണവും ഒരു മിന വീഞ്ഞും മൂന്ന് അപ്പവും നൽകിയിരുന്നു. ഒരു [[Denarius|ഡെനാരിയസ്]] വിലമതിക്കുന്ന ഒരു മേശ ക്രമീകരണം, റോസാലിയയുടെ മൂന്നാം ദിവസത്തിൽ ഒരു അപ്പം എന്നിവയുടെ ചുമതലയുള്ള ഒരു സെക്രട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു ഗ്രാമ്മിയസ്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 112.</ref> ഈ സംഘം റോമിലെ ഒരു കൊളീജിയം പോലെയും അംഗങ്ങൾക്കുള്ള ഒരു ശ്മശാന സമൂഹമായും പ്രവർത്തിച്ചതായി കാണുന്നു. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 111.</ref> റോമൻ സാമ്രാജ്യത്തിന്റെ [[Religious pluralism|വിവിധ മതവിശ്വാസത്തിന്റെ]] പശ്ചാത്തലത്തിൽ [[Phrygia|ഫ്രിഗിയയിലെ]] [[Acmonia|അക്മോണിയ]]യിൽ നിന്നുള്ള ലിഖിതങ്ങൾ റോസാലിയയെ കാണിക്കുന്നു. എ.ഡി 95-ൽ, ടൈറ്റസ് പ്രാക്സിയാസ് എന്ന വ്യക്തിയുടെ വാർഷിക അനുസ്മരണം ഉറപ്പുവരുത്തുന്നതിനായി ഒരു ശ്മശാന സമൂഹത്തിന് ഒരു വിൽപ്പത്രം നൽകി. ശവകുടീരം സാമുദായിക ഭക്ഷണത്തിനും അംഗങ്ങൾക്ക് ധനസഹായത്തിനും പുറമേ, ശവകുടീരത്തെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിക്കാൻ 12 ദീനാരികളും അനുവദിച്ചിരുന്നു. അംഗത്വത്തിന്റെ ബാദ്ധ്യതകൾ നിയമപരമായും മതപരമായും ബന്ധപ്പെട്ടിരിക്കുന്നു. മരണപ്പെട്ടയാളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സമൂഹത്തിന് അതിന്റേതായ ഒരു [[Tutelary deity|രക്ഷാധികാരമുള്ള ദേവത]]കളുണ്ടായിരുന്നു. ദേവതകൾ തിയോസ് സെബാസ്റ്റോസ് (= ലാറ്റിൻ ഭാഷയിൽ ഡിവസ് അഗസ്റ്റസ്), പ്രാദേശികവും അതുല്യവുമായ വിശേഷണമായ സ്റ്റോഡ്മെനോസിന് കീഴിലുള്ള [[സ്യൂസ്|സ്യൂസ്]], [[Soter| സംരക്ഷകൻ]] ആയ [[അസ്‌ക്‌ളിപ്പിയസ്|അസ്ക്ലേപിയസ്]], (റോമൻ എസ്കുലാപിയസ്, മുകളിലുള്ള കൊളീജിയത്തിലെന്നപോലെ), [[ആർട്ടെമിസ്സ് ക്ഷേത്രം|ആർഫെമിസ് ഓഫ് എഫെസസ്]] എന്നിവയായിരുന്നു. <ref>Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), p. 81; Barbara Levick, ''The Government of the Roman Empire: A Sourcebook'' (Routledge, 2000, 2nd ed.), pp. 209–210 (with a date of 85, presumably a typographical error since the date is noted as the eleventh consulship of [[Domitian]]). On ''Stodmenos'', see ''Barrington Atlas of the Greek and Roman World,'' edited by Richard J. A Talbert (Princeton University Press, 2000), p. 971.</ref> ഗ്രീക്ക് സംസാരിക്കുന്ന ഒരു യഹൂദ സമൂഹവും അക്മോണിയയിലുണ്ടായിരുന്നു. 215–295 കാലഘട്ടത്തിലെ ഒരു ലിഖിതത്തിൽ ഒരു യഹൂദ സ്ത്രീക്ക് ഭർത്താവ് നൽകിയ സമാനമായ ക്രമീകരണങ്ങൾ രേഖപ്പെടുത്തുന്നു. നിയമപരമായി രൂപീകരിച്ച അയൽ‌പ്രദേശമോ കമ്മ്യൂണിറ്റി അസോസിയേഷനോ ശവകുടീരത്തിന്റെ വാർ‌ഷിക റോസ് അലങ്കാരത്തിന് ഇത് വ്യവസ്ഥ ചെയ്യുന്നു. ഔപചാരികമായ ഉത്തരവിൽ “അവർ‌ ഓരോ വർഷവും റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചില്ലെങ്കിൽ‌, അവർ‌ ദൈവത്തിന്റെ നീതിയെ വിലമതിക്കേണ്ടതുണ്ട്.” <ref>Trebilco, ''Jewish Communities in Asia Minor'', pp. 78–81.</ref> "അദ്ദേഹത്തിന് ദൈവത്തിനുമുന്നിൽ കണക്കുബോധിപ്പിക്കേണ്ടിവരും" എന്ന പ്രമാണസൂത്രം ഫ്രിഗിയയിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുമിടയിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ലിഖിതം ക്രിസ്ത്യാനികളുടേതാകാനുള്ള സാദ്ധ്യതയുണ്ട്.<ref>Trebilco, ''Jewish Communities in Asia Minor'', p. 79. The inscription deals with legal titles to property, and unlike Christians at this time, Jews held full rights as Roman citizens to own property.</ref>സാമ്രാജ്യത്വ ലോകത്തിലെ പൊതു മത പരിതഃസ്ഥിതിയിൽ നിന്ന് യഹൂദമതം ഒറ്റപ്പെട്ടിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നാണ് ഈ ലിഖിതം, കാരണം ശവകുടീരത്തിൽ ബലിയർപ്പിക്കാതെ ഒരു റൊസാറ്റിയോ നടത്താം. ഒന്നിലധികം ദേവതകൾക്കുപകരം, യഹൂദ ഭർത്താവ് ഭാര്യയെ ബഹുമാനിക്കുന്നത് സ്വന്തം ദൈവത്തിന്റെ ദിവ്യനീതിയിൽ മാർഗ്ഗദർശനം സ്വീകരിക്കുകയും സമൂഹത്തിന്റെ ആചാരങ്ങളിൽ പങ്കാളികളാകുകയും "യഹൂദ വിശ്വാസത്തിന് സ്വീകാര്യമായ" രീതിയിൽ അവ നടപ്പാക്കുകയും ചെയ്തു. <ref>Trebilco, ''Jewish Communities in Asia Minor'', pp. 80–81. Some Jewish wedding practices, including the wearing of rose crowns by the bridegroom or bride, were also compatible with or assimilated from Imperial society in general; Michael L. Satlow, "Slipping toward Sacrament: Jews, Christians, and Marriage," in ''Jewish Culture and Society under the Christian Roman Empire'' (Peeters, 2002), p. 74.</ref> [[File:A Bacchanal (Sebastiano Ricci).jpg|thumb|[[Sebastiano Ricci|സെബാസ്റ്റ്യാനോ റിച്ചി]] (1659–1734) ചിത്രീകരിച്ചിരിക്കുന്നു. [[Bacchanalia|ബച്ചനാലിയയിൽ]] ഒരു ആരാധനാ പ്രതിമ റോസാപ്പൂക്കളുടെ പുഷ്പചക്രം കൊണ്ട് അലങ്കരിക്കുന്നു]] സാമ്രാജ്യപരമായ കാലഘട്ടത്തിലെ മാസിഡോണിയയിൽ, നിരവധി ലിഖിതങ്ങൾ റോസാലിയയെ ഒരു വിസിയനസ്, ഒരു ഗ്രാമം അല്ലെങ്കിൽ അയൽ‌രാജ്യ അസോസിയേഷൻ ([[Vicus|വികസിൽ]] നിന്ന്) പോലുള്ള ഗ്രൂപ്പുകൾ‌ക്ക് സ്വമേധയാ ധനസഹായം നൽകുന്ന ഒരു അനുസ്മരണ ഉത്സവമായി പരാമർശിക്കുന്നു. [[Thiasus|തിയാസോസ്]], നിയമപരമായി രൂപവത്കരിച്ച ഒരു അസോസിയേഷൻ, പലപ്പോഴും മദ്യപാനത്തിനായി ഒരു സാമൂഹിക ക്ലബ് എന്ന അർത്ഥത്തിൽ മതപരമായ രീതിയിൽ അല്ലെങ്കിൽ [[Symposium|സിമ്പോസിയം]] കാണപ്പെടുന്നു. [[തെസ്സലോനികി|തെസ്സലോനിക്കയിൽ]], ഒരു തിയാസോസിന്റെ പുരോഹിതൻ റോസ് പുഷ്പചക്രങ്ങൾക്ക് പണം നൽകാനായി മുന്തിരിവള്ളിയുടെ ഒരു പ്രദേശം നൽകി.<ref>''[[Inscriptiones Graecae]]'' X/2 260; Richard S. Ascough, "Paul's 'Apocolypticism' and the Jesus Associations at Thessalonica and Corinth," in ''Redescribing Paul and the Corinthians'' (Society of Biblical Literature, 2011), p. 164.</ref> ഡയോണിഷ്യൻ തിയാസോസ് പിരിച്ചുവിടുകയോ അതിന്റെ ചുമതലകളിൽ പരാജയപ്പെടുകയോ ചെയ്താൽ, സ്വത്ത് ഡ്രയോഫൊറോയിയുടെ ("ഓക്ക്-ബിയേഴ്സ്") ഒരു സമൂഹത്തിലേക്കോ അല്ലെങ്കിൽ ഒടുവിൽ സംസ്ഥാനത്തിലേക്കോ കൈമാറണം എന്നു വ്യവസ്ഥയും ചെയ്തിരുന്നു. <ref name="Kloppenborg-Ascough-p373">Kloppenborg and Ascough, ''Greco-Roman Associations,'' p. 373.</ref> [[Dionysian Mysteries|ഡയോനിഷ്യസിന്റെ രഹസ്യമായ]] സംഘടനകൾക്ക് പുറമേ, മാസിഡോണിയയിലെയും ത്രേസിലെയും ലിഖിതങ്ങളിൽ തിയാസോയിലെ [[ഡയാന|ഡയാന]] ([[ആർട്ടിമിസ്|ആർട്ടെമിസ്]]), ത്രേസിയൻ ദേവൻ അല്ലെങ്കിൽ [[Greek hero cult|യവന നായകൻ]] സൗരോഗെത്സ്, ഒരു [[Gravedigger|ശവക്കുഴി നിർമ്മാതാക്കളുടെ]] സംഘടിതസംഘം എന്നിവരെയും റോസ് അലങ്കരിക്കാനുള്ള രേഖകളിൽ സാക്ഷ്യപ്പെടുത്തുന്നു. <ref>Kloppenborg and Ascough, ''Greco-Roman Associations,'' p. 325.</ref> ശവക്കുഴി നിർമ്മാതാക്കൾ റോസാലിയയ്‌ക്കായി ഓരോ വർഷവും ശവക്കല്ലറകൾ കത്തിക്കുമായിരുന്നു. മറ്റ് പശ്ചാത്തലങ്ങൾ സൂചിപ്പിക്കുന്നത്, പുഷ്പചക്രങ്ങൾ തന്നെ വഴിപാടായി കത്തിച്ചിരിക്കാം എന്നാണ്. <ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 372–374.</ref> വളരെക്കുറച്ചു തവണ സംഭവിക്കുന്ന മാസിഡോണിയൻ അനുസ്മരണത്തിനെക്കുറിച്ചുള്ള ലിഖിതങ്ങളിൽ റിലീഫ് ശൈലിയിൽ ചിത്രീകരിച്ച [[Thracian horseman|ത്രേസിയൻ കുതിരപ്പടയാളി]]യോടൊപ്പം റോസാലിയയെക്കുറിച്ചും പറയുന്നു.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ചില പണ്ഡിതന്മാർ കരുതുന്നത് റോസാലിയയുടെ ആചാരങ്ങൾ റോമൻ സൈന്യത്തിലെ മരിച്ചവരുടെ ബാക്ച്ചിക് ഉത്സവങ്ങളുമായി പ്രത്യേകിച്ച് മാസിഡോണിയയിലും ത്രേസിലെയും ഉത്സവവുമായി ഒത്തുചേർന്നിരുന്നുവെന്നാണ്. <ref>[[Hendrik Wagenvoort]], "The Journey of the Souls of the Dead to the Isles of the Blessed," ''Mnemosyne'' 24.2 (1971), p. 124; [[Martin P. Nilsson]], "The Bacchic Mysteries of the Roman Age," ''Harvard Theological Review'' 46.4 (1953), p. 187.</ref> എ.ഡി. 138-ലെ ഒരു ഗ്രീക്ക് ലിഖിതത്തിൽ പ്രത്യേകിച്ച് ആധുനിക [[ഡോബ്രൂജ|ഡോബ്രുജയിൽ]], ത്രേസിയൻ [[Bessi|ബെസ്സി]] ഗോത്രക്കാർ താമസമാക്കിയ പ്രദേശമായ [[Histria (ancient city)|ഹിസ്റ്റ്രിയയിലെ]] ഉപദേശകസമിതി ഡയോനിഷ്യസിന് റോസ്-അലങ്കാരത്തിനുള്ള (റോഡിസ്മോസ്) സംഭാവന നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. <ref>Beza, ''Paganism in Romanian Folklore'', p. 43.</ref>റോസാപ്പൂക്കൾക്ക് മാസിഡോണിയ പ്രശസ്തമായിരുന്നു. പക്ഷേ റോസാലിയയുടെ എല്ലാ തെളിവുകളും റോമൻ കാലഘട്ടത്തിലേതാണ്.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ===ബാക്ച്ചിക് ആചാരങ്ങൾ=== {{More|Anthesteria}} [[ഐവി|ഐവിയും]] [[മുന്തിരിങ്ങ|മുന്തിരിപ്പഴവും]] ഡയോനിഷ്യസിന്റെ സസ്യങ്ങളാണെങ്കിലും, [[ഏതൻസ്‌|ഏഥൻസിലെ]] റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും [[Dionysia|ഡയോനിഷ്യൻ വിരുന്നുകൾ]]ക്ക് അലങ്കാരങ്ങളായിരുന്നു. ഡയോനിഷ്യസിനെ പ്രശംസിക്കുന്ന ഒരു [[Dithyramb|ദിത്തിറാമ്പിൽ]] നിന്നുള്ള മുഴുവനാക്കാത്ത ഒരു ഭാഗത്തിൽ, [[പിണ്ടർ|പിൻഡാർ]] (ബിസി അഞ്ചാം നൂറ്റാണ്ട്) ഡയോനിഷ്യസിന്റെ മൃത്യുവസ്ഥയിലുള്ള അമ്മ [[Semele|സെമെലിനെ]] ബഹുമാനിക്കേണ്ട ഒരു കാലം ആയ സീസണുകൾ (ഹോറേ) ആരംഭിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുഷ്പ രംഗം വിവരിച്ചിരിക്കുന്നു. [[File:John William Waterhouse Ariadne.jpg|thumb|upright=1.4|''അരിയാഡ്‌നെ'' (1898) പ്രീ-റാഫെലൈറ്റ് ജോൺ വില്യം വാട്ടർഹൗസ്: ഉറങ്ങുന്ന ചുവന്ന നിറമുള്ള മേലാട ധരിച്ചിരിക്കുന്ന അരിയാഡ്‌നെക്കു ചുറ്റും റോസാപ്പൂക്കൾ കാണാം. പശ്ചാത്തലത്തിൽ കപ്പൽ യാത്രയിലൂടെ തിസസിന്റെ പുറപ്പെടലും ഡയോനിഷ്യസിന്റെ വരവും സൂചിപ്പിക്കുന്നു. ഭാവി സംഭവസൂചനയായി അദ്ദേഹത്തിന്റെ പുള്ളിപ്പുലികളെയും കാണിച്ചിരിക്കുന്നു. <ref>Karl Kilinski II, ''Greek Myth and Western Art: The Presence of the Past'' (Cambridge University Press, 2013), p. 106.</ref>]] <blockquote>''... as the chamber of the purple-robed Horai is opened,<br>the nectar-bearing flowers bring in the sweet-smelling spring.<br>Then, then, upon the immortal earth are cast<br>the lovely tresses of violets, and roses fitted to hair<br>and voices of songs echo to the accompaniment of pipes<br>and choruses come to Semele of the circling headband.''<ref>Pindar, frg. 75 SnM, as translated for the [[Loeb Classical Library]] (1997) by William H. Race and cited in this context by Riu, ''Dionysism and Comedy'', p. 108, note 58, and [[Walter Friedrich Otto]], ''Dionysus: Myth and Cult'', translated by Robert B. Palmer (Indiana University Press, 1965, originally published 1960 in German), p. 159.</ref></blockquote> ഡെമോക്രാറ്റിക് [[Polis|പോളിസിന്റെ]] തുല്യശക്തിയുള്ള മാതൃകയായിരുന്നു ഡയോനിസസ്. അദ്ദേഹത്തിന്റെ സംഘടന (തിയാസോസ്) നാഗരിക സംഘടനകൾക്ക് ഒരു മാതൃകയായിരുന്നു.<ref>Richard Seaford, ''Cosmology and the Polis: The Social Construction of Space and Time in the Tragedies of Aeschylus'' (Cambridge University Press, 2012), pp. 101–102.</ref> ജനാധിപത്യത്തിനു മുമ്പുള്ള ഏഥൻസുമായി ബന്ധപ്പെട്ട ഡയോനിഷ്യയുടെ ഒരു രൂപമായിരുന്നു ആന്തീസ്റ്റീരിയ. ഈ ഉത്സവനാമം ചില പണ്ഡിതന്മാർ ഗ്രീക്ക് ആന്തോസ് "പുഷ്പം, പൂക്കുക" എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതായി പറയുന്നു. <ref>D. Felton, "The Dead," in ''A Companion to Greek Religion'' (Blackwell, 2010), p. 89; Jennifer Neils, "Children and Greek Religion," in ''Coming of Age in Ancient Greece: Images of Childhood from the Classical Past'' (Yale University Press, 2003), p. 145; [[Carl Kerenyi]], ''Dionysos: Archetypal Image of Indestructable Life'' (Princeton University Press, 1976), p. 300.</ref> ഗ്രീക്കുകാർ അതിനെ പൂക്കുന്ന മുന്തിരവള്ളിയുമായി ബന്ധിപ്പിക്കുന്നു. <ref>[[Walter Burkert]], ''Homo Necans'' p. 214.</ref> എ.ഡി ആറാം നൂറ്റാണ്ടിൽ, [[Byzantine Empire||ബൈസന്റൈൻ]] പുരാതനവസ്‌തു സമ്പാദകൻ [[Joannes Lydus|ജോവാൻസ് ലിഡസ്]] ഉത്സവത്തിന്റെ പേര് ആന്തൂസയുമായി ബന്ധപ്പെടുത്തി, ലാറ്റിൻ സസ്യജാലങ്ങൾ ഗ്രീക്ക് സസ്യജാലങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.<ref>Lydus, ''De mensibus'' 4.73; [[Clifford Ando]], "The Palladium and the Pentateuch: Towards a Sacred Topography of the Later Roman Empire," ''Phoenix'' 55 (2001), p. 400.</ref>ശൈത്യകാലത്തിനും വസന്തത്തിനുമിടയിലുള്ള പ്രാരംഭത്തിൽ നടന്ന മൂന്ന് ദിവസത്തെ ഉത്സവത്തിൽ [[Liminality|ലിമിനാലിറ്റിയും]] "ആരംഭവും" എന്ന വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ആദ്യകാല ഏഥൻസിൽ ഇതിന് പ്രാധാന്യം ഉണ്ടായിരുന്നിട്ടും, പല വശങ്ങളും സ്പഷ്ടമല്ലാത്തതാണ്. ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ആദിമനുഷ്യൻറെ പതനത്തിൽ നിന്ന് പുതിയ വീഞ്ഞ് തുറക്കുന്നതിന്റെ ആഘോഷമായിരുന്നു ഇത്. <ref>Noel Robertson, "Athens' Festival of the New Wine," ''Harvard Studies in Classical Philology'' 95 (1993), p. 197ff. Robertson argues that the Anthesteria was not a festival of the dead, and believes those elements have been attributed to it erroneously.</ref> ആദ്യ ദിവസം, "ഡയോനിഷ്യസ്" ഒരു പൊതു ഘോഷയാത്രയിൽ ചക്രമുള്ള "കപ്പൽ" വഹിച്ച് രാജാവിന്റെ ഭാര്യയുടെ സ്വകാര്യ അറയിലേക്ക് അവളുമായി ഒരു ആചാരപരമായ ഐക്യത്തിനായി കൊണ്ടുപോയി.<ref> ''[[basileus]]'', an indication that the ceremony evokes a time before Athens was a democracy; Seaford, ''Cosmology and the Polis,'' pp. 87–88.</ref> കൃത്യമായ ചടങ്ങുകൾ അജ്ഞാതമാണ്. പക്ഷേ ഏഥൻസിലെ സംസ്കാര നായകനായ [[Theseus|തീസസ്]] ഉപേക്ഷിച്ചശേഷം ഡയോനിഷ്യസിന്റെ ഭാര്യയായ [[Ariadne|അരിയാഡ്‌നെയുടെ]] കെട്ടുകഥയുമായി ബന്ധപ്പെട്ടതാകാം. <ref>Seaford, ''Cosmology and the Polis,'' pp. 85–87, 101, 133, citing Apollodorus, ''Against Nature'' 73; Burkert, ''Greek Religion'' pp. 109, 164, 239.</ref> [[File:Greek - Red-Figure Chous with Eros - Walters 48206.jpg|thumb|ആന്തീസ്റ്റീരിയയ്‌ക്കായുള്ള കുട്ടികളുടെ ആചാരപരമായ വൈൻ പാത്രം (ചൗസ്), ഒരു വണ്ടി വലിച്ചുകൊണ്ട് സ്വന്തം പുഷ്പചക്രവുംകൊണ്ട് ചൗസിലേക്ക് കൈ നീട്ടുന്ന മാംസപുഷ്‌ടിയുള്ള ബാലനായി ഈറോസിനെ ചിത്രീകരിക്കുന്നു. (ഏകദേശം 410 BC) ]] പുതിയ വളർച്ചയുടെയും പരിവർത്തനത്തിൻറെയും പ്രമേയത്തിന് അനുസൃതമായി, <ref>Neils, "Children and Greek Religion," in ''Coming of Age in Ancient Greece,'' p. 145.</ref> പുരാതന ലോകത്ത് ഉയർന്ന ശിശുമരണ നിരക്ക് കണക്കിലെടുക്കുമ്പോൾ, ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കുള്ള ഒരു ആഘോഷവേള കൂടിയായിരുന്നു ആന്തെസ്റ്റീരിയ..മൂന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ വിനോദ പരിപാടികളിൽ കളിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കൊണ്ട് പ്രത്യേകം അലങ്കരിച്ച ഒരു ചെറിയ ജഗ്ഗ് (ചൗസ്) ലഭിച്ചു. ചൗസ് ചിലപ്പോൾ പാത്രത്തിൽ ചിത്രീകരിച്ച് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. അടുത്ത വർഷം, കുട്ടിക്ക് തന്റെ ചൗസിൽ നിന്നുള്ള വീഞ്ഞിന്റെ ആചാരപരമായ രുചി നൽകി. <ref>Neils, "Children and Greek Religion," p. 145; John H. Oakley, "Death and the Child," p. 177; Lesley A. Beaumont, "The Changing Face of Childhood," p. 75; and H.A. Shapiro, "Fathers and Sons, Men and Boys," pp. 89, 103, all in ''Coming of Age in Ancient Greece''. See also Burkert, ''Greek Religion'', pp. 237–238.</ref> ഈ പാത്രങ്ങൾ പലപ്പോഴും കുട്ടികളുടെ ശവക്കുഴികളിൽ കാണപ്പെടുന്നു. അവ അകാലമരണത്തിനുശേഷം അധോലോകത്തിലേക്ക് കൊണ്ടുപോകുന്നതായി വിശ്വസിക്കുന്നു.<ref>Beaumont, "The Changing Face of Childhood," p. 75; Oakley, "Death and the Child," p. 177.</ref> ആന്തീസ്റ്റീരിയയെ റോമൻ [[Lemuria (festival)|ലെമുറിയയുമായി]] താരതമ്യം ചെയ്തിട്ടുണ്ട്. <ref>Burkert, ''Homo Necans'', p. 226.</ref>ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിനു ഇടയിലുള്ള തടസ്സം കടന്നുപോകാവുന്നതും മരിച്ചവരുടെ നിഴലുകൾ ഭൂമിയിൽ അലഞ്ഞുതിരിയുന്നതുമായ ഒരു ദുർബലമായ സമയമായിരുന്നു രണ്ടാം ദിവസം.. മൂന്നാം ദിവസം, പ്രേതങ്ങളെ നഗരത്തിൽ നിന്ന് ആട്ടിയോടിച്ചു ഹെർമിസ് ചാത്തോണിയോസ് ("അധോലോക ഹെർമിസ്") ധാന്യങ്ങളുടെയും വിത്തുകളുടെയും കലങ്ങൾ യാഗങ്ങളിൽ സമർപ്പിച്ചു.<ref>Burkert, ''Greek Religion'', pp. 218, 222.</ref> നിഴലുകളുടെ ഐഡന്റിറ്റി വ്യക്തമല്ലെങ്കിലും, സാധാരണഗതിയിൽ അസ്വസ്ഥരായ പ്രേതങ്ങൾ അകാലത്തിൽ മരിച്ചവരാണെന്ന് തിരിച്ചറിഞ്ഞു.<ref>Kerenyi, ''Dionysos: Archetypal Image of Indestructable Life'', p. 364.</ref> തെസ്സലോനിക്കയിലെ പുരോഹിതപത്നിമാർ അവരുടെ ഓർമ്മ നിലനിർത്തുന്നതിനായി മുന്തിരിത്തോട്ടം ഇഷ്‌ടദാനം ചെയ്യുകയും ഓരോ ഡയോനിഷ്യനും പുഷ്പചക്രം അണിയിക്കാൻ ആരംഭിക്കുകയും ചെയ്തു. <ref name="Kloppenborg-Ascough-p373" /> ഒരു ഡയോനിഷ്യൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂവ്, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും ഒപ്പം രസകരമായ കാര്യങ്ങൾ, ഉല്ലാസം എന്നിവയും ആണ്. ഡയോനിഷ്യസ് അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ റോസാപ്പൂവിന്റെ പുഷ്പചക്രത്തിൽ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾവസ്ത്രവും ധരിച്ചുകൊണ്ട് മരണംപോലുള്ള ഉറക്കത്തിൽനിന്ന് <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref>ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നതായി [[Philostratus|ഫിലോസ്ട്രാറ്റസ്]] (എ.ഡി. 250) വിവരിക്കുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[File:Mosaïque - Buste de Dionysos - Palazzo Massimo.JPG|thumb|left|3-ആം നൂറ്റാണ്ടിലെ [[Roman mosaic|മൊസൈക്കിൽ]] പുള്ളിപ്പുലിതൊലി ധരിച്ച് പുഷ്പചക്രം ധരിച്ച ഡയോനിഷ്യസിന്റെ അർദ്ദകായപ്രതിമ]] == വീഞ്ഞും റോസാപ്പൂവും == ഡയോനിസസുമായുള്ള അരിയാഡ്‌നെയുടെ അനശ്വരമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന കിരീടം കൊറോണ ബോറാലിസ് ([[കിരീടമണ്ഡലം]]) എന്ന ഒരു നക്ഷത്രരാശിയുടെ രൂപാന്തരീകരണത്തിന് വിധേയമായി. ചില സ്രോതസ്സുകളിൽ, കൊറോണ ഒരു വജ്രകിരീടമായിരുന്നു. പക്ഷേ റോമൻ നാടകകൃത്ത് [[സെനക്ക|സെനേക്ക]]യ്ക്കും <ref>[[Seneca the Younger|Seneca]], ''Phaedra'' 769, as noted by Michael Coffey and Roland Mayer, ''Seneca: Phaedra'' (Cambridge University Press, 1990), pp. 159–160; and ''Hercules Furens'' 18, as noted by John G. Fitch, ''Seneca's ''Hercules Furens'': A Critical Text with Introduction and Commentary'' (Cornell University Press, 1987), pp. 125–126.</ref> മറ്റുള്ളവർക്കും ഇത് റോസാപ്പൂക്കളുടെ മാലയായിരുന്നു. അസ്ട്രോണിമികയുടെ രചയിതാവായ [[Marcus Manilius|മനിലിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്), അരിയാഡ്‌നെയുടെ കിരീടം പർപ്പിൾ, ചുവപ്പ് നിറത്തിലുള്ള പൂക്കൾ - വയലറ്റുകൾ, ഹയാസിന്ത്സ്, പോപ്പിസ്, "രക്തത്തിന്റെ ചുവപ്പുനിറമുള്ള വിരിയുന്ന റോസാ പുഷ്പം" എന്നിവകൊണ്ട് നിർമ്മിച്ചിരിക്കുന്നതായി വിവരിക്കുന്നു. ഒപ്പം പൂന്തോട്ടങ്ങൾ നട്ടുവളർത്തുന്നതിലും പൂമാലകൾ ഉണ്ടാക്കുന്നതിലും സുഗന്ധദ്രവ്യങ്ങൾ വാറ്റിയെടുക്കുന്നതിലും ജ്യോതിഷപരമായ സ്വാധീനം ചെലുത്തുന്നു.<ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[Ancient Roman sarcophagi|റോമൻ സാർകോഫാഗിയിൽ]] ഡയോണിഷ്യൻ രംഗങ്ങൾ സാധാരണമായിരുന്നു. കുപ്പിഡ്സ് അല്ലെങ്കിൽ ഈറോട്ട്സ് എന്നിവർ സ്നേഹത്തിന്റെ നിലനിൽപ്പിനുവേണ്ടി മരണത്തെ അഭിമുഖീകരിക്കുന്നു. <ref>Janet Huskinson, ''Roman Children's Sarcophagi: Their Decoration and Its Social Significance'' (Oxford University Press, 1996), p. 30; [[Paul Zanker]] and Björn C. Ewald, ''Living with Myths: The Imagery of Roman Sarcophagi'' (Oxford University Press, 2012), p. 102 ''et passim''; Newby, "In the Guise of Gods and Heroes," pp. 201–205.</ref> ശവസംസ്കാര ചടങ്ങുകളിൽ ബാക്ച്ചിക് ലിബേഷനുകൾ പകർന്നുകൊണ്ട് വെർജിലിന്റെ [[ഈനിഡ്|ഐനെയിഡിൽ]] പർപ്പിൾ പുഷ്പങ്ങൾ അണിഞ്ഞിരിക്കുന്നു. <ref>Vergil, ''Aeneid'' 5.77–81; Brenk, ''Clothed in Purple Light,'' p. 88.</ref> [[Nonnus|നോനസിന്റെ]] [[Dionysiaca|ഡയോനിസിയാക്കയിൽ]] (എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 5-ആം നൂറ്റാണ്ട് വരെ) സുന്ദരനായ യുവാവായ [[Ampelos|ആമ്പലോസിന്റെ]] മരണത്തിൽ ഡയോനിഷ്യസ് അനുശോചനം രേഖപ്പെടുത്തുകയും ശരീരത്തെ റോസാപ്പൂവ്, ലില്ലി, [[അനിമൺ|അനെമോൺസ്]] എന്നിവ ഉപയോഗിച്ച് മൂടുകയും [[അംബ്രോസിയ|അംബ്രോസിയ]] തളിക്കുകയും ചെയ്യുന്നു. മരിച്ചുപോയ ആൺകുട്ടിയുടെ രൂപാന്തരീകരണമായി ആദ്യത്തെ മുന്തിരി സൃഷ്ടിക്കുന്നു. ഇതിൽനിന്ന് മനുഷ്യന്റെ ഉപയോഗത്തിനായി വീഞ്ഞ് ഉത്പാദിപ്പിക്കുന്നു.<ref>[[Nonnus]], ''Dionysiaca'' 11.241–243; Miguélez-Cavero, ''Poems in Context,'' p. 132.</ref> == അഡോണിസിന്റെ ആചാരങ്ങൾ == [[File:Hendrik Goltzius - Stervende Adonis.jpg|thumb|''The blood of the dead Adonis turns into an anemone (Ovid, Met. X 735)'' (1609), by [[Hendrick Goltzius]]]] അഡോണിസിന്റെ ([[Adonia|അഡോണിയ]]) ആചാരങ്ങൾ സാമ്രാജ്യത്വ കാലഘട്ടത്തിൽ ഒരു റോസാലിയയായി കണക്കാക്കപ്പെട്ടു. <ref>Dominic Perring, "'Gnosticism' in Fourth-Century Britain: The Frampton Mosaics Reconsidered," ''Britannia'' 34 (2003), p. 108.</ref> പുരാണത്തിന്റെ ഒരു പതിപ്പിൽ, മുള്ളുകൊണ്ട് കുത്തി അഫ്രോഡൈറ്റിന്റെ കാലിൽ നിന്നുള്ള രക്തവും അഡോണിസിനെ [[പന്നി]] കൊന്നപ്പോൾ ശരീരത്തിൽ നിന്ന് വരുന്ന രക്തവും പൂക്കൾക്ക് ചായം നൽകുന്നു. <ref>Rina Talgam, "The ''Ekphrasis Eikonos'' of Procopius of Gaza: The Depiction of Mythological Themes in Palestine and Arabia during the Fifth and Sixth Centuries," in ''Christian Gaza in Late Antiquity'' (Brill, 2004), pp. 223–224.</ref> [[Bion of Smyrna|ബയോൺ]] (ബിസി രണ്ടാം നൂറ്റാണ്ട്) രചിച്ചത് എന്ന് ആരോപിക്കപ്പെടുന്ന അഡോണിസിന്റെ വിലാപത്തിൽ, അഫ്രോഡൈറ്റിന്റെ കണ്ണുനീർ അഡോണിസിന്റെ രക്തച്ചൊരിച്ചിലുമായി പൊരുത്തപ്പെടുന്നു.<blockquote>''and the blood and tears become flowers upon the ground. Of the blood comes the rose, and of the tears the [[Anemone nemorosa|windflower]].''<ref>Brenk, ''Clothed in Purple Light,'' p. 87; translation by J.M. Edmonds at [http://www.theoi.com/Text/Bion.html theoi.com.] [[Pausanias (geographer)|Pausanias]] (6.24.7) also connects roses to the story of Aphrodite and Adonis; Cyprino, ''Aphrodite,'' p. 96.</ref></blockquote> ഐതിഹ്യമനുസരിച്ച്, [[Myrrha|മിറയുടെയും]] അവളുടെ പിതാവിന്റെയും സംഗമത്തിൽ നിന്നാണ് അഡോണിസ് ജനിച്ചത്. വഞ്ചനാപരമായ സംഗമം മിറ അവഗണിച്ചതിനുള്ള അഫ്രോഡൈറ്റിന്റെ ശിക്ഷയായിരുന്നു. കപടവേഷവും ഇരുട്ടും പെൺകുട്ടി അബന്ധത്തിലകപ്പെടാൻ കാരണമായി. എന്നാൽ അവൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞപ്പോൾ, പിതാവിന്റെ ദേഷ്യം അവളുടെ മനുഷ്യ സ്വത്വത്തെ മാറ്റിമറിക്കുകയും അവൾ സുഗന്ധം ഉൽപാദിപ്പിക്കുന്ന [[Commiphora|മിറ ]] വൃക്ഷമായി മാറുകയും ചെയ്തു. അഡോണിസിന്റെ സസ്യപ്രകൃതം മരത്തിൽ നിന്ന് ജനിച്ച സമയത്താണ് പ്രകടമാകുന്നത്. ഒരു പാരമ്പര്യത്തിൽ, അഫ്രോഡൈറ്റ് ശിശുവിനെ എടുത്ത് ഒരു പെട്ടിയിൽ ഒളിപ്പിച്ചു (ലാർനാക്സ്, ചാരത്തെയോ മറ്റ് മനുഷ്യാവശിഷ്ടങ്ങളെയോ ​​പെട്ടിക്കകത്താക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു വാക്ക്), അവനെ വളർത്താൻ അധോലോക ദേവതയായ പെർസെഫോണിന് നൽകി. അവൻ സുന്ദരനായ ഒരു യുവാവായി വളർന്നപ്പോൾ, സ്നേഹത്തിന്റെയും മരണത്തിന്റെയും മേഖലകളെ പ്രതിനിധീകരിക്കുന്ന അഫ്രോഡൈറ്റും പെർസെഫോണും അവകാശവാദമുന്നയിച്ചു. അഡോണിസ് വർഷത്തിന്റെ മൂന്നിലൊന്ന് സ്വർഗ്ഗീയ അഫ്രോഡൈറ്റിനൊപ്പം, ഒന്ന് [[Chthonic|ചാത്തോണിക്]] പെർസെഫോണിനൊപ്പം, മറ്റൊന്ന് നക്ഷത്രലോകത്തും ചെലവഴിക്കുമെന്ന് സ്യൂസ് വിധിച്ചു. പെർസെഫോണിന്റെ കാലവും സ്വന്തം അധോലോക ഭർത്താവും മുകളിലുള്ള ലോകവും തമ്മിൽ വിഭജിച്ചിരിക്കുന്ന കാലത്തിനും സമാനമാണ് ഈ ദൃഷ്ടാന്തം.<ref>Gina Salapata, "Τριφίλητος Ἄδωνις: An Exceptional Pair of Terra-cotta Arulae from South Italy," in ''Studia Varia from the J. Paul Getty Museum'' (Getty Publications, 2001), vol. 2, p. 34; J.P. Massaut, "Mystique rhénane et humanisme chrétien d'Eckhart à Érasme. Continuité, convergence ou rupture?" in ''The Late Middle Ages and the Dawn of Humanism Outside Italy'' (Leuven University Press, 1972), p. 128, citing as an example Ausonius, ''Epistolarum liber'' 4.49.</ref> ഒരു സ്കോട്ടിഷ് സാമൂഹിക നരവംശശാസ്ത്രജ്ഞനും നാടോടി ശാസ്ത്രജ്ഞനുമായ [[James George Frazer|ജെ.ജി. ഫ്രേസർ]], അഡോണിസ് പുരാതന കാർഷികദേവനായി ഗണിക്കപ്പെടുന്നതായി കാണിക്കുന്നു. [[H. J. Rose|എച്ച്ജെ റോസ്]] അഡോണിസിന്റെ ആചാരങ്ങളിൽ "മഹതിയായ അമ്മയുടെയും സസ്യജാലങ്ങൾ മരിക്കുമ്പോൾ മരിക്കുന്ന അവളുടെ കാമുകനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കാൽപനികകഥ പൗരസ്‌ത്യദേശത്തുള്ള രൂപരേഖകളിൽ കണ്ടെത്തി." <ref>[[H.J. Rose]], ''A Handbook to Greek Mythology'' (Routledge, 1928, 6th ed. 1958, 1964 paperback edition), p. 101.</ref> റോബർട്ട് എ. സെഗൽ അഡോണിസിന്റെ മരണത്തെ ""അനശ്വരമായ ശിശുവിന്റെ" (പ്യൂർ) പരാജയമാണെന്ന് വിശകലനം ചെയ്തു. നഗര-സംസ്ഥാനത്തിന്റെ മുതിർന്നവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ചടങ്ങ് പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതാണെന്നും അതിനാൽ വ്യഭിചാരം, കൊലപാതകം, തോന്ന്യാസം, കൈവശപ്പെടുത്തുക, അവിവാഹിതാവസ്ഥ, സന്താനഹീനമായ അവസ്ഥ തുടങ്ങിയ സാമൂഹിക ലംഘനങ്ങൾ ഉൾപ്പെടുന്ന ഒരു ജാഗ്രതാ കഥയെന്നും "വിശകലനം ചെയ്തു.<ref>Robert A. Segal, "Adonis: A Greek Eternal Child," in ''Myth and the Polis'' (Cornell University Press, 1991), pp. 64–85.</ref> [[File:0 Monument funéraire - Adonis mourant - Museu Gregoriano Etrusco.JPG|thumb|left|മരിക്കുന്ന അഡോണിസിനെ ശ്രദ്ധിക്കുന്ന നായ. ഒരു ശവസംസ്ക്കാര സ്മാരകത്തിന്റെ മൂലയുടെ പാദങ്ങളിൽ പുഷ്പ അലങ്കാരങ്ങൾ (ബിസി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ) ]] ആചാരപരമായ [[lamentation|ശോകഗീതത്തോടും]] [[dirge|ശ്‌മശാനഗീതത്തോടും]] സ്ത്രീകൾ അഡോണിയ അവതരിപ്പിക്കുകയും ചിലപ്പോൾ കട്ടിലിൽ മരിച്ച യുവാക്കളുടെ ഒരു പ്രതിമ വയ്ക്കുകയും അതിന്റെ സാന്നിധ്യത്തിൽ സുഗന്ധം പരത്തുകയും പച്ചപ്പ് കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.<ref name="Salapata-p35">Salapata, "Τριφίλητος Ἄδωνις," p. 35.</ref> ഉത്സവത്തിന്റെ ഭാഗമായി, അവർ "[[gardens of Adonis|അഡോണിസിന്റെ പൂന്തോട്ടങ്ങൾ]]" നട്ടു, "ആഴമില്ലാത്ത മണ്ണിൽ നട്ടുപിടിപ്പിച്ച വിത്തുകളിൽ നിന്ന് ഉണ്ടായ സസ്യങ്ങളും പാത്രങ്ങളിൽ വളർത്തുന്ന വാർഷികസസ്യങ്ങൾ, അത് വേഗത്തിൽ വളർന്നു വേഗത്തിൽ ഉണങ്ങിപ്പോയി"<ref>Rose, ''A Handbook to Greek Mythology'', p. 101.</ref> ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം ചുരുക്കുന്നു.<ref name="Salapata-p35" /> ഉത്സവത്തോടനുബന്ധിച്ച, രാത്രിയാത്ര, പലപ്പോഴും അവധിദിനങ്ങളുടെ ഔദ്യോഗിക കലണ്ടറിന്റെ ഭാഗമായിരുന്നില്ല, കൂടാതെ ഒരു സ്വകാര്യ ആചാരമെന്ന നിലയിൽ റോസാലിയയ്ക്ക് ഒരു നിശ്ചിത തീയതി ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.<ref>Salapata, "Τριφίλητος Ἄδωνις," p. 34.</ref> ആഘോഷം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരുന്നുവെങ്കിലും, ഇതിന് സാധാരണയായി രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു. അഫ്രോഡൈറ്റും അഡോണിസും തമ്മിലുള്ള പ്രണയത്തിന്റെ ആഘോഷത്തിൽ വിവാഹ വിരുന്നു പോലുള്ള സന്തോഷകരമായ ആനന്ദം, അഡോണിസിന്റെ മരണത്തിൽ അനുഷ്ഠാനപരമായ വിലാപം. വിരുന്നിനുള്ള അലങ്കാരങ്ങളും ആചാരപരമായ വേഷഭുഷണങ്ങൾ, തളികയിലെ പൂന്തോട്ടങ്ങൾ ഉൾപ്പെടെയുള്ളവ, ശവസംസ്കാരത്തിനായി രൂപാന്തരപ്പെട്ടു അല്ലെങ്കിൽ വഴിപാടുകളായി നശിപ്പിച്ചു. മാലയിട്ട കിടക്കകൾ കിടക്കുന്ന കിടക്കയായി മാറി ([[Ancient Greek funeral and burial practices|പ്രോതെസിസ്]]) '.<ref>Salapata, "Τριφίλητος Ἄδωνις," pp. 35–36.</ref> ദമ്പതികളെന്ന നിലയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും പ്രതിരൂപം ഗ്രീക്ക് കലയിൽ ഡയോനിഷ്യസ്, അരിയാഡ്നെ എന്നിവരിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. <ref>Salapata, "Τριφίλητος Ἄδωνις," p. 36.</ref> പ്രണയത്തിന്റെ ആഡംബരവും ആനന്ദവും ആസ്വദിക്കുന്ന ദമ്പതികളുടെ ഗ്രീക്ക് ചിത്രീകരണത്തിന് വിപരീതമായി, റോമൻ ചിത്രങ്ങളും സാർക്കോഫാഗിയും നഷ്ടപ്പെടുന്ന നിമിഷത്തിൽ എല്ലായ്പ്പോഴും അവരുടെ പ്രണയത്തെ രൂപപ്പെടുത്തുന്നു. അഫ്രോഡൈറ്റിന്റെ കൈകളിലെ അഡോണിസിന്റെ മരണം [[Resurrection|പുനരുത്ഥാനത്തെ]] ചോദ്യം ചെയ്യുന്നു. <ref>Salapata, "Τριφίλητος Ἄδωνις," pp. 38 and 48 (note 138).</ref> ഇന്നത്തെ [[ജോർദാൻ|ജോർദാനിലെ]] [[Arabia Petraea|അറേബ്യ പ്രവിശ്യ]]യിലെ ഒരു സാമ്രാജ്യ നഗരമായ [[Madaba|മഡബയിൽ]], പൗരാണികസങ്കൽപ്പമുളള മൊസൈക്കുകളുടെ ഒരു പരമ്പരയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും സിംഹാസനാരോഹണമുണ്ട്. അതിൽ ആറ് ഈറോട്ടുകളും മൂന്ന് [[Charites|ചാരിറ്റികളും]] ("ഗ്രേസെസ്") പങ്കെടുക്കുന്നു. റോസാലിയയെ സൂചിപ്പിക്കുന്നതായി ഒരു കൊട്ട മറിഞ്ഞ റോസാപ്പൂവ് കാണാം.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> പുരാതന കാലഘട്ടത്തിൽ, ഒരു റൊസാലിയയെക്കുറിച്ച് സജ്ജമാക്കിയ സാഹിത്യകൃതികൾ യഥാർത്ഥ സന്ദർഭത്തിൽ ആസൂത്രണം ചെയ്തതാണെങ്കിലും അല്ലെങ്കിൽ ഈ സന്ദർഭത്തെ ഒരു സാങ്കൽപ്പിക ക്രമീകരണമായി മാത്രം ഉപയോഗിച്ചാലും "" അഡോണിസിനുവേണ്ടിയുള്ള വിലാപം "ഒരു പ്രമേയമായി എടുത്തിരുന്നു.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223; David Westberg, "The Rite of Spring: Erotic Celebration in the ''Dialexis'' and ''Ethiopoiiai'' of Procopius of Gaza," in ''Plotting With Eros: Essays on the Poetics of Love and the Erotics of Reading'' (Museum Tusculanum Press, 2009), p. 189.</ref> റോമൻ ഉത്സവത്തിനായുള്ള റോസാലിയയുടെ പങ്കിട്ട ഭാഷയും അഡോണിയയിലെ പുഷ്‌പത്തിന്റെ നിരീക്ഷണം സമാനമോ താരതമ്യപ്പെടുത്താവുന്നതോ ആയ പ്രവർത്തനങ്ങളെ സൂചിപ്പിക്കാം, മാത്രമല്ല നേരിട്ടുള്ള ഏകീകരണവും ഇതിന് ആവശ്യമില്ല.<ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189.</ref> == ആറ്റിസിന്റെ വയലറ്റുകൾ == [[File:Statue of a reclining Attis at the Shrine of Attis 1.jpg|thumb|upright=1.3| ചാരിയിരിക്കുന്ന [[radiate crown|റേഡിയേറ്റ് കിരീട]]ത്തോടുകൂടിയ ആറ്റിസിന്റെ ഇടത് കൈയിൽ [[shepherd's crook|ഇടയന്റെ വക്രത്തെയും]] (കേടായ) വലതു കൈയിൽ മാതളനാരങ്ങയും പൈൻ കോണുകളും ഗോതമ്പും പിടിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ ഭാഗിക നഗ്നത കാണിക്കുന്നത് അയാൾ പൂർണ്ണമായ വൃഷ്‌ണച്ഛേദത്തിന് വിധേയനായിരുന്നുവെന്നും അദ്ദേഹം ചാരിയിരിക്കുന്ന താടിയുള്ള തല മിക്കവാറും സാംഗാരിയസ് നദി ദേവനാണ് <ref>Maria Grazia Lancellotti, ''Attis, Between Myth and History: King, Priest, and God'' (Brill, 2002), p.116.</ref> അല്ലെങ്കിൽ ഗാലസ്<ref>Jaime Alvar, ''Romanising Oriental Gods: Myth, Salvation and Ethics in the Cults of Cybele, Isis and Mithras,'' translated by Richard Gordon (Brill, 2008), p. 38.</ref>([[Ostia Antica|ഓസ്റ്റിയയിൽ]] നിന്ന്, എ ഡി രണ്ടാം നൂറ്റാണ്ട്)]] [[Claudius|ക്ലോഡിയസിന്റെ]] ഭരണം മുതൽ [[Antoninus Pius|അന്റോണിനസ് പയസ്]] വരെ മാർച്ചിലെ ഒരു "വിശുദ്ധ വാരം" മാഗ്ന മേറ്ററിന്റെയും ആറ്റിസിന്റെയും ചടങ്ങുകൾക്കായി വികസിപ്പിച്ചെടുത്തു ("ഗ്രേറ്റ് മദർ", മേറ്റർ ഡ്യൂം എന്നും അറിയപ്പെടുന്നു, "ദൈവങ്ങളുടെ മാതാവ്" അല്ലെങ്കിൽ [[Cybele|സൈബലെ]]).<ref>Lancellotti, ''Attis'', p. 81; [[Bertrand Lançon]], ''Rome in Late Antiquity'' (Routledge, 2001), p. 91; Philippe Borgeaud, ''Mother of the Gods: From Cybele to the Virgin Mary'', translated by Lysa Hochroth (Johns Hopkins University Press, 2004), pp. 51, 90, 123, 164. Scholars are divided as to whether the full program of observances was put in place under Claudius, or gradually expanded until the time of Antoninus Pius: Gary Forsythe, ''Time in Roman Religion: One Thousand Years of Religious History'' (Routledge, 2012), p. 88; Alvar, ''Romanising Oriental Gods,'' p. 286.</ref> മാർച്ച് 15 ന് നടന്ന ഒരു പ്രാഥമിക ഉത്സവത്തിൽ, ഫ്രിജിയൻ നദിയുടെ ഞാങ്ങണകൾക്കിടയിൽ ആറ്റിസിന്റെ ശിശുക്കളെ ഇടയന്മാരോ സൈബേലോ കണ്ടെത്തിയതായി അടയാളപ്പെടുത്തി. തുടർച്ചയായ ചടങ്ങുകൾ മാർച്ച് 22 ന് ആർബർ ഇൻട്രാട്ട് ("ദി ട്രീ എൻട്രസ്") ഉപയോഗിച്ച് പുനരാരംഭിക്കുകയും മാർച്ച് 27 അല്ലെങ്കിൽ 28 വരെ നീണ്ടുനിൽക്കുകയും ചെയ്തു. ആർബർ ഇൻട്രാറ്റിന്റെ ദിവസത്തിൽ, കോളേജ് ഓഫ് ഡെൻഡ്രോഫോറസ് ("ട്രീ-ചുമക്കുന്നവർ") ഒരു പൈൻ മരം കൊണ്ടുപോയി ആറ്റിസിന്റെ ഒരു പ്രതിമ ഉണ്ടാക്കി "ദൈവത്തെപ്പോലെ കമ്പിളി തലപ്പാവു കൊണ്ട് പൊതിഞ്ഞ് വയലറ്റ് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. <ref>[[Francisco Rodríguez Adrados|Francisco R. Adrados]], ''Festival, Comedy and Tragedy: The Greek Origins of Theatre,'' translated by Christopher Holme (Brill, 1975, originally published 1972 in Spanish), p. 395.</ref> [[Lucretius|ലുക്രേഷ്യസ്]] (ബിസി ഒന്നാം നൂറ്റാണ്ട്) ഏപ്രിലിൽ ആഘോഷിക്കുന്ന [[Megalensia|മെഗാലെൻസിയയിലെ]] മാഗ്ന മെറ്ററിന്റെ ഉല്ലാസയാത്രയിൽ റോസാപ്പൂക്കളെയും പേരിടാത്ത മറ്റ് പുഷ്പങ്ങളെയും കുറിച്ച് പരാമർശിക്കുന്നു. <ref>Lucretius, ''De rerum natura'' 2.627–628.; Hooey, "Rosaliae signorum," p. 27.</ref> ആറ്റിസ് പുരാണത്തിലെ അക്രമത്തിൽ നിന്ന് വയലറ്റ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വ്യക്തവും സങ്കീർണ്ണവുമായ വിവരണം<ref>Alvar, ''Romanising Oriental Gods,'' p. 65; Gasparao, ''Soteriology,'' p. 41.</ref> നൽകിയിരിക്കുന്നത് [[Christian apologist|ക്രിസ്ത്യൻ അപ്പോളജിസ്റ്റ്]] [[Arnobius|അർനോബിയസ്]] (മരണം: 330),ആണ്. <ref>Arnobius of Sicca, ''Adversus Nationes'' 6–7, drawing on sources he identifies as "Timotheus, a man not disreputable in matters of theology," and "Valerius the [[College of Pontiffs|pontifex]]", possibly [[Marcus Valerius Messalla Rufus|Marcus Valerius Messala]], the consul of 53 BC and author of a treatise identifying [[Aion (deity)|Aion]] with [[Janus]] on the etymological basis of ''Ia'', the name "Violet" in the story of Attis. Summary based on that of Lancelotti, ''Attis'', pp. 3–5; Alvar, ''Romanising Oriental Gods,'' pp. 65–67; and Giulia Sfameni Gasparro (combining the versions of Arnobius and Pausanias), ''Soteriology and Mystic Aspects in the Cult of Cybele and Attis'' (Brill, 1985), pp. 38–41.</ref> റോമൻ സാമ്രാജ്യത്വ കാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ അദ്ദേഹത്തിന്റെ പതിപ്പ് മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 64.</ref> ഫ്രിഗിയയിലെ അഗ്ഡസ് എന്ന പാറയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്, അതിൽ നിന്ന് പ്രളയത്തിനുശേഷം ലോകത്തെ വീണ്ടും ജനകീയമാക്കുന്നതിനായി [[Pyrrha|പിർഹയും]] [[Deucalion|ഡീകാലിയനും]] ചേർന്ന് കല്ലുകൾ മനുഷ്യരായി രൂപാന്തരപ്പെടുത്തി. ദേവന്മാരുടെ മഹതിയായ അമ്മ അവിടെ പതിവായി വിശ്രമിച്ചു. അവിടെ അവളെ കാമഭ്രാന്തനായ [[Jupiter (mythology)|ജൂപ്പിറ്റർ]] ആക്രമിച്ചു. തന്റെ ലക്ഷ്യം നേടാൻ കഴിയാതെ, ദേവന്മാരുടെ രാജാവ് പാറയിൽ സ്വയംഭോഗം ചെയ്തുകൊണ്ട് സ്വയം ഒഴിവായി.<ref>Alvar, ''Romanising Oriental Gods,'' p. 65.</ref>അതിൽ നിന്ന് അക്രമാസക്തനും അതിശക്തനുമായ [[Sex-androgyny in mythology|ഹെർമാഫ്രോഡിറ്റിക് ദേവത]]യായ അക്ഡെസ്റ്റിസ് അല്ലെങ്കിൽ [[Agdistis|അഗ്ഡിസ്റ്റിസ്]] ജനിച്ചു. ചർച്ചകൾക്ക് ശേഷം, ഡയോനിഷ്യസുമായി തിരിച്ചറിഞ്ഞ ദേവന്മാർ ഈ അതിശക്തനായ അഗ്ഡിസ്റ്റിസിനെ പരിചരണത്തിനായി (ക്യൂറ) റോമൻ ദേവനായ [[Liber|ലിബറിന്]] നൽകുന്നു. ക്യൂറ എന്നാൽ "പരിചരണം, ഉത്കണ്ഠ, ചികിത്സ, മേൽനോട്ടം" എന്നാണ്. വീഞ്ഞിന്റെ ദേവനായ ലിബർ അഗ്ഡിസ്റ്റിസിന്റെ പ്രിയപ്പെട്ട നീരുറവയുടെ ([[Fontus|ഫോണ്ടസ്]]) ജലത്തെ ശുദ്ധമായ വീഞ്ഞ് ആക്കി മാറ്റുന്നു. നിവൃത്തിയില്ലായ്‌മയാൽ ദാഹിക്കുന്ന അഗ്ഡിസ്റ്റിസിനെ വീഞ്ഞ് കുടിക്കാൻ പ്രേരിപ്പിക്കുന്നു. സിരകൾ വീഞ്ഞ് വലിച്ചെടുക്കുന്നതിലൂടെ മയങ്ങാൻ തുടങ്ങുന്നു. മുടിയിൽ നിന്ന് നെയ്ത ഒരു കുടുക്കിലകപ്പെട്ട അഗ്ഡിസ്റ്റിസിനെ താൽക്കാലികമായി സ്വതന്ത്രമാക്കാനുള്ള സ്വയം നടത്തിയ പോരാട്ടത്തിൽ ജനനേന്ദ്രിയളെ മുറിച്ച് സ്വയം വൃഷ്‌ണച്ഛേദത്തിന് കാരണമാകുന്നു. ഇംപീരിയൽ കാലഘട്ടത്തിലെ മെഡിക്കൽ, ക്രിസ്ത്യൻ രചനകളിലെ ഒരു യൂഫെമിസം അനുസരിച്ച് രക്തനീരുറവയിൽ നിന്നുണ്ടായ ഒരു മാതളനാരകമരം, അതിന്റെ ഫലം വളരെ ആകർഷകമാണ്, നദിദേവനായ [[Sangarius (mythology)|സംഗാരിയസിന്റെ]] മകളായ [[Nana (Greek mythology)|നാന]], സിനു റിപോണിറ്റിൽ, ഈ ഫലം "യോനിയിൽ സ്ഥാപിച്ചിരിക്കുന്നു." <ref>J.N. Adams, entry on ''sinus (muliebris)'', ''The Latin Sexual Vocabulary'' (Johns Hopkins University Press, 1982), pp. 90–91. In Pausanias, the impregnating edible is an almond, with the almond tree playing a role later in the version of Arnobius; Gasparro, ''Soteriology,'' p. 38.</ref> പിതാവിനെ പ്രകോപിപ്പിച്ച് നാന ഗർഭിണിയാകുന്നു. പിതാവ് അവളെ കേടായ സാധനങ്ങളുടെയിടയിൽ പൂട്ടിയിട്ട് പട്ടിണിക്കിടുന്നു. ദൈവങ്ങളുടെ മാതാവ് നൽകുന്ന പഴങ്ങളും മറ്റ് സസ്യാഹാരങ്ങളും അവളെ ജീവനോടെ നിലനിർത്തുന്നു. ശിശു ജനിക്കുമ്പോൾ, അതിനെ ഉപേക്ഷിക്കാൻ സംഗാരിയസ് ഉത്തരവിടുന്നു. പക്ഷേ ഒരു ആട്ടിടയൻ കുട്ടിയെ കണ്ടെത്തി വളർത്തുന്നു. ഈ കുട്ടി ആറ്റിസ് ആണ്. [[File:Godward Ionian Dancing Girl 1902.jpg|thumb|upright|left|[[John William Godward|ജോൺ വില്യം ഗോഡ്‌വാർഡ്]] ചിത്രീകരിച്ച [[Ionians|അയോണിയൻ]] ഡാൻസിംഗ് ഗേൾ. വയലറ്റ് പുഷ്പചക്രവും കുങ്കുമപ്പൂവിന്റെ നിറമുള്ള വസ്ത്രവും ധരിച്ച മറ്റൊരു ചിത്രത്തിന്റെ ('[[:Commons:File:With Violets Wreathed 1902.jpg|With Violets Wreathed and Robe of Saffron Hue]]) രൂപസാദൃശ്യമുള്ള [[Victorian painting|വിക്ടോറിയൻ കാലഘട്ടത്തിലെ]] പൗരാണിക സാഹിത്യചിത്രം''' <ref>Vern G. Swanson, ''John William Godward: The Eclipse of Classicism'' (Antique Collectors Club Limited, 1997), p. 65; Rosemary J. Barrow, ''The Use of Classical Art and Literature by Victorian Painters, 1860-1912: Creating Continuity With the Traditions of High Art'' (Mellen Research University Press, 2007), p. 39.</ref>]] അസാധാരണമായ സൗന്ദര്യമുള്ള ആറ്റിസ് ദൈവങ്ങളുടെ അമ്മയും അദ്ദേഹത്തിന്റെ നിരന്തരമായ കൂട്ടാളിയായ അഗ്ഡിസ്റ്റിസും ഏറ്റവും ഇഷ്ടപ്പെടുന്നു. വീഞ്ഞിന്റെ സ്വാധീനത്തിൽ, ആറ്റിസ് ഒരു വേട്ടക്കാരനെന്ന നിലയിൽ തന്റെ നേട്ടങ്ങൾ ദൈവിക പ്രീതി മൂലമാണെന്ന് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സങ്കേതത്തിൽ വീഞ്ഞ് മതപരമായി നിരോധിച്ചിരിക്കുന്നതിന്റെ (നെഫാസ്) കാരണം വിശദീകരിക്കുന്നു. വീഞ്ഞുമായി പ്രവേശിക്കുന്നവർക്ക് ഒരു മലിനീകരണമായി കണക്കാക്കുന്നു. അപലപനീയവും സാമൂഹികമായി പാർശ്വവൽക്കരിക്കുന്നതിന്റെയും ഭാഗമായി ആഗ്ഡിസ്റ്റിസുമായുള്ള ആറ്റിസിന്റെ ബന്ധത്തെ ഇൻഫാമിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടിയെ (പ്യൂവർ) വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫ്രിജിയൻ രാജാവായ [[Midas|മിഡാസ്]], മകളുമായി ഒരു വിവാഹം സംഘടിപ്പിക്കുകയും നഗരം പൂട്ടിയിടുകയും ചെയ്യുന്നു. എന്നിരുന്നാലും, മേറ്റർ ഡ്യൂമിന് ആറ്റിസിന്റെ വിധി (ഫാറ്റം) അറിയാം. വിവാഹബന്ധം ഒഴിവാക്കിയാൽ മാത്രമേ അയാളെ ദ്രോഹത്തിൽ നിന്ന് സംരക്ഷിക്കുകയുള്ളൂ. ദേവന്മാരുടെ അമ്മയും അഗ്ഡിസ്റ്റിസും വിവാഹചടങ്ങിനെ തകർക്കുന്നു. ഒപ്പം അഗ്ഡിസ്റ്റിസ് അതിഥികൾക്കിടയിൽ പരിഭ്രമവും ഭ്രാന്തും പരത്തുന്നു. ക്രൈസ്തവ സ്രോതസ്സിലെ വിഷമകരമായ ഒരു ഭാഗത്തിൽ മാത്രം കാണപ്പെടുന്ന വിശദാംശങ്ങളിൽ<ref>Gasparro, ''Soteriology,'' pp. 39–40, characterizing the detail as "a [[Christian polemic|polemical]] emphasis".</ref> [[Galli|ഗാലസ്]] എന്ന പുരോഹിതന്റെ വെപ്പാട്ടിയുടെ മകളുടെ മുലകൾ മുറിച്ചുമാറ്റി ഒരു കുടിയനെപ്പോലെ ആക്രോശിച്ച ആറ്റിസ് സ്വയം ഒരു പൈൻ മരത്തിന്റെ ചുവട്ടിൽ എത്തുകയും അഗ്ഡിസ്റ്റിസിന് ഒരു വഴിപാടായി ജനനേന്ദ്രിയം മുറിക്കുകയും ചെയ്യുന്നു. അവൻ രക്തം വാർന്നു ആറ്റിസ് മരിക്കുകയും രക്തപ്രവാഹത്തിൽ നിന്ന് വയലറ്റ് പുഷ്പം ജനിക്കുന്നു. ദൈവങ്ങളുടെ മാതാവ് ജനനേന്ദ്രിയങ്ങളെ "മരിച്ചവരുടെ വസ്ത്രത്തിൽ" പൊതിഞ്ഞ് ഭൂമിയിൽ മൂടുകയും ജന്തുക്കളുടെ [[വൃഷണസഞ്ചി|വൃഷണസഞ്ചിയുടെ]] യാഗോചിതമായ ചികിത്സയെക്കുറിച്ചുള്ള അനുഷ്ഠാനത്തിൽ സാക്ഷ്യപ്പെടുത്തിയ പുരാണത്തിന്റെ ഒരുഭാഗം ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 275.</ref>വയലറ്റ് (ഗ്രീക്ക് Ia) എന്ന് പേരിട്ടിരിക്കുന്ന വധു ആറ്റിസിന്റെ നെഞ്ചിനെ കമ്പിളി കെട്ടുകളാൽ മൂടുന്നു. അഗ്ഡിസ്റ്റിസിനുവേണ്ടി വിലപിച്ച ശേഷം ആത്മഹത്യചെയ്യുന്നു. മരിക്കുമ്പോഴുള്ള അവളുടെ രക്തം പർപ്പിൾ വയലറ്റുകളായി മാറുന്നു. ദൈവത്തിന്റെ അമ്മയുടെ കണ്ണുനീർ ഒരു ബദാം മരമായി മാറുന്നു. ഇത് മരണത്തിന്റെ കയ്പ്പിനെ സൂചിപ്പിക്കുന്നു. തുടർന്ന് അവൾ പൈൻ മരത്തെ തന്റെ പവിത്രമായ ഗുഹയിലേക്ക് കൊണ്ടുപോകുന്നു. അഗ്ഡിസ്റ്റിസ് അവളുമായി വിലാപത്തിൽ പങ്കുചേരുന്നു. ആറ്റിസിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ജുപ്പിറ്റർ ദേവനോട് അപേക്ഷിക്കുന്നു. ഇത് അദ്ദേഹത്തിന് അനുവദിക്കാൻ കഴിയുന്നില്ല. എന്നാൽ വിധി ശരീരം ഒരിക്കലും ക്ഷയിക്കാതിരിക്കാനും, മുടി വളരാൻ തുടരാനും, [[ചെറിയ വിരൽ|ചെറുവിരലിനു]] ജീവിക്കാനും നിരന്തരമായ ചലനങ്ങളിൽ തരംഗമാകാനും അനുവദിക്കുന്നു. ആറ്റിസിന്റെ ബഹുമാനാർത്ഥം നടത്തിയ ആചാരങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് മിഥ്യയുടെ വശങ്ങൾ പ്രത്യേകിച്ചും ഡയോനിഷ്യൻ ആരാധനയുമായുള്ള പോരാട്ടവും വിഭജനവും പുനർനിർമ്മിക്കുന്നുവെന്ന് അർനോബിയസ് വ്യക്തമായി പറയുന്നു. ഇവയിൽ ഭൂരിഭാഗവും വികസിച്ചത് സാമ്രാജ്യത്വ കാലഘട്ടത്തിൽ മാത്രമാണ്. <ref>Lancellotti, ''Attis,'' pp. 89–90, 138ff. ''et passim''; Jan N. Bremmer, ''Greek Religion and Culture, the Bible, and the Near East'' (Brill, 2008), pp. 294–296, 298.</ref> മാർച്ച് 22-ന് ആർബർ ഇൻട്രാറ്റിനായി, ഡെൻഡ്രോഫോറുകൾ ആറ്റിസിന്റെ വയലറ്റ് പുഷ്പചക്ര മരത്തെ മാഗ്ന മേറ്ററിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മരിക്കുന്ന വയലയെന്ന നിലയിൽ, പാരന്റാലിയയ്‌ക്കായി ശവക്കുഴികളിലേക്ക് വയലറ്റുകൾ വിതറിയത് ആർബർ ഇൻട്രാറ്റിന്റെ ദിവസം ഓർമ്മിപ്പിച്ചു. <ref>Ovid, ''Fasti'' 2.537–540; Lancellotti, ''Attis,'' pp. 90–91; Gasparro, ''Soteriology,'' p. 42. Lancellotti emphasizes the non-cyclical permanence of Attis's death (p. 138) marked by rituals that recall funeral cult.</ref> അടുത്ത ദിവസം ഡെൻഡ്രോഫോറുകൾ [[Korybantes|കോറിബാന്റുകളെ]] പ്രതിനിധീകരിക്കുന്ന ഗൗരവമേറിയ സംഗീതവും, സായുധ നൃത്തങ്ങൾ അവതരിപ്പിച്ച യുവാക്കളും പുരാണങ്ങളിലെ ശിശുദേവന്മാരുടെ സംരക്ഷകരായി സേവനമനുഷ്ഠിച്ചു. <ref>Michele Renee Salzman, ''On Roman Time: The Codex Calendar of 354 and the Rhythms of Urban Life in Late Antiquity'' (University of California Press, 1990), pp. 166–167.</ref> മാർച്ച് 24 ന് നടന്ന ഡൈസ് സാങ്കുനിസിനായി ("രക്ത ദിനം"), ഭക്തർ വിലാപത്തിന്റെ ഉന്മാദത്തിൽ മുഴുകി, മരിച്ചവരുടെ "പോഷണം" എന്ന് പ്രാർത്ഥിച്ച് പ്രതിമയിൽ രക്തം വിതറി. ഗല്ലി സൈബലിന്റെ ഷണ്ഡനായ പുരോഹിതനാകുന്നതിനുള്ള പ്രാഥമികമെന്ന നിലയിൽ ചില അനുയായികൾ ഈ ദിവസം സ്വയം ഷണ്‌ഡനായതായിരിക്കാം. തുടർന്നുള്ള വിശുദ്ധരാത്രിയ്ക്കായി ആറ്റിസിനെ അദ്ദേഹത്തിന്റെ "ശവകുടീരത്തിൽ" സ്ഥാപിച്ചു.<ref>Salzman, ''On Roman Time,'' p. 167; Lancellotti, ''Attis'', pp. 82 and 90.</ref> [[Sallustius|സല്ലുസ്റ്റിയസിന്റെ]] അഭിപ്രായത്തിൽ, മരം മുറിക്കുന്നത് ഉപവാസത്തോടൊപ്പമായിരുന്നു. മരം വെട്ടിയതിനുശേഷം "തലമുറയുടെ കൂടുതൽ പുരോഗതിക്കുവേണ്ടി പുനർജന്മത്തിനായി പാൽ കുടിക്കുന്നു. അതിനുശേഷം പുതിയ ഉയർച്ചയ്ക്കുവേണ്ടി ദേവന്മാർക്ക് സന്തോഷത്തോടുകൂടി മാലകളും അർപ്പിക്കുന്നു. <ref>Sallustius, ''Peri Theōn'' 4.10, as cited by Alvar, ''Romanising Oriental Gods,'' p. 277.</ref>[[Julian calendar|ജൂലിയൻ കലണ്ടറിലെ]] [[മഹാവിഷുവം]] മാർച്ച് 25 ന് ആറ്റിസിന്റെ ഏതെങ്കിലും അർത്ഥത്തിൽ" പുനർജന്മം "അല്ലെങ്കിൽ നവീകരണവുമായി സന്തോഷത്തോടുകൂടി ([[Hilaria|ഹിലാരിയ]]) മാലകളും അർപ്പിക്കുന്നു. <ref>Macrobius, ''Saturnalia'' 1.21.10; Forsythe, ''Time in Roman Religion,'' p. 88.</ref> ചില ആദ്യകാല ക്രൈസ്തവ സ്രോതസ്സുകൾ ഈ ദിവസത്തെ [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്|യേശുവിന്റെ പുനരുത്ഥാനവുമായി]] ബന്ധപ്പെടുത്തുന്നു. <ref>[[Tertullian]], ''Adversus Iudaeos'' 8; [[Lactantius]], ''De Mortibus Persecutorum'' 2.1; Forsythe, ''Time in Roman Religion,'' p. 88; Salzman, ''On Roman Time,'' p. 168.</ref> [[ഡമാസിയൂസ്|ഡമാസ്കിയസ്]] അതിനെ "[[ഹേഡിസ്|ഹേഡിസിൽ]] നിന്നുള്ള വിമോചനമായി" കണ്ടു.<ref>Damascius, ''Vita Isidori excerpta a Photio Bibl. (Cod. 242),'' edition of R. Henry (Paris, 1971), p. 131; Salzman, ''On Roman Time,'' p. 168.</ref> ഒരു ദിവസത്തെ വിശ്രമത്തിനുശേഷം (റിക്വീഷ്യോ), മാഗ്ന മെറ്ററിന്റെ ആചാരപരമായ ശുദ്ധീകരണം (ലാവറ്റിയോ) മാർച്ച് 27 ന് നടത്തി. <ref>Alvar, ''Romanising Oriental Gods,'' pp. 277, 286–287. The ''Lavatio'' is mentioned by Ovid in the Augustan period, and other literary references indicate it was "well established" by the [[Flavian dynasty|Flavian period]]; Forsythe, ''Time in Roman Religion,'' p. 89.</ref>മാർച്ച് 28 [[Vatican Hill|വത്തിക്കാനത്തിലെ]] മാഗ്ന മെറ്ററിന്റേയും ആറ്റിസിന്റേയും [[Greco-Roman mysteries|രഹസ്യങ്ങളിലേയ്ക്ക്]] മതപ്രവേശം ചെയ്യുന്ന ഒരു ദിനമായിരിക്കാം.<ref>Specifically at the [[Gaianum]], near the Phrygianum sanctuary associated with Cybele; Salzman, ''On Roman Time,'' pp. 165, 167. Lawrence Richardson, ''A New Topographical Dictionary of Ancient Rome'' (Johns Hopkins University Press, 1992), p. 180, suggests that ''Initium Caiani'' might instead refer to the "entry of Gaius" ([[Caligula]]) into Rome on March 28, 37 AD, when he was acclaimed as ''[[princeps]]''. The Gaianum was a track used by Caligula for chariot exercises. Salzman (p. 169) sees the Gaianum as a site alternative to the Phrygianum, access to which would have been obstructed in the 4th century by the construction of [[Old St. Peter's Basilica|St. Peter's]].</ref> "മരിക്കുകയും പുനർജീവിക്കുന്നതുമായ സസ്യദേവൻ" എന്ന കർക്കശമായ രൂപരേഖയിൽ ആറ്റിസിനെ കാണാൻ പണ്ഡിതന്മാർക്ക് താൽപ്പര്യമില്ലെങ്കിലും, അദ്ദേഹത്തിന്റെ ആചാരങ്ങളുടെ ശവസംസ്കാര സ്വഭാവത്തിന് സസ്യചക്രം അവിഭാജ്യമാണ്. <ref>Gasparro, ''Soteriology,'' pp. 44–45; H.S. Versnel, ''Inconsistencies in Greek and Roman Religion: Transition and Reversal in Myth and Ritual'' (Brill, 1993, 1994), vol. 2, p. 154.</ref> റോമൻ കാലഘട്ടത്തിൽ പൈൻ ട്രീ, പൈൻ കോണുകൾ അവയുടെ ആരാധന പ്രാധാന്യത്തിനായി ആറ്റിസിന്റെ പ്രതിരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. <ref>Bremmer, ''Greek Religion and Culture,'' pp. 279 and 288, suggesting also that the tree of the Romans was not entirely an innovation, but a survival or translation of the decorated tree, perhaps an almond, that was part of the [[Hittite religion|Hittite]] new year festival in the spring.</ref> ഒന്നോ രണ്ടോ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഥൻസിൽ നിന്നുള്ള ആറ്റിസിന്റെ പ്രതിമയിൽ [[മാതളനാരങ്ങ]], പൈൻ കോണുകൾ, വയലറ്റുകളുടെ ഒരു പൂച്ചെണ്ട്‌ എന്നിവ അടങ്ങിയ ഒരു കൊട്ടയുണ്ട്.<ref>Gasparro, ''Soteriology,'' p. 48.</ref> == വസന്തകാല ഉത്സവങ്ങളിലെ സസ്യങ്ങൾ == റോസാലിയകൾ ഉൾപ്പെടുന്ന പഴയ വസന്തകാല ഉത്സവങ്ങളുമായുള്ള ബന്ധം റോസാലിയയെ പ്രചരിപ്പിക്കാനും ജനപ്രിയമാക്കാനും സഹായിച്ചു. കൂടാതെ സ്വകാര്യപരമായ മരിക്കുന്ന വയല അല്ലെങ്കിൽ റോമാക്കാരുടെ വയലാരിസ് അർബർ ഇൻട്രാറ്റ് ചടങ്ങുകളുടെ പൊതു പ്രാധാന്യം വർദ്ധിപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 27.</ref> ആറ്റിസും അഡോണിസും തമ്മിലുള്ള ആശയപരമായ ബന്ധം പ്രധാനമായും പിൽക്കാല സാമ്രാജ്യത്വ കാലഘട്ടത്തിലാണ് വികസിപ്പിച്ചെടുത്തത്. <ref>Bremmer, ''Greek Religion and Culture,'' p. 270, emphasizing the disparities between the early cult of Attis and developments in [[Late Antiquity]] (p. 268).</ref> [[നവപ്ലേറ്റോണിസം|നവപ്ലേറ്റോണിസത്തിലെ]] തത്ത്വചിന്തകനായ [[പോർഫിറി|പോർഫിറി]] (എ.ഡി. 305 എ.ഡി) അഡോണിസിനെയും ആറ്റിസിനെയും "ഭൂമിയുടെ ഫലങ്ങളായി" കണ്ടു. [[File:The Awakening of Adonis - John William Waterhouse (1899).jpg|thumb|''[[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച അവേയർനെസ് ഓഫ് അഡോണിസ് (1900) ]] <blockquote>''Attis is the symbol of the blossoms which appear early in the spring, and fall off before the complete fertilization; whence they further attributed castration to him, from the fruits not having attained to seminal perfection: but Adonis was the symbol of the cutting of the perfect fruits.''<ref>As recorded by the Christian apologist [[Eusebius]], ''[[Praeparatio evangelica]]'' 3.11.12 and 15, and 3.13.14, translated by E.H. Gifford (1903), as cited by Gasparro, ''Soteriology,'' p. 46. In a commentary on Ovid, and citing Porphyry and Eusebius, the 15th-century [[Italian humanist]] [[Paolo Marsi|Paulus Marsus]] noted that "Atys castrated means nothing other than the flower that falls before the fruit"; Rebecca Zorach, ''Blood, Milk, Ink, Gold: Abundance and Excess in the French Renaissance'' (University of Chicago Press, 2005), p. 72.</ref></blockquote> പോർഫിറി, ആറ്റിസ്, അഡോണിസ്, കോറെ (പെർസെഫോൺ "മെയ്ഡൻ", "വരണ്ട" അല്ലെങ്കിൽ ധാന്യവിളകളെ സ്വാധീനിക്കുന്നു), ഡയോനിസസ് (മൃദുവായതും [[അണ്ടി (ഫലം)|ഷെൽ പഴങ്ങളും]] സ്വാധീനിക്കുന്നവർ) എന്നിവരെ "സെമിനൽ നിയമത്തിന്റെ" ദേവതകളായി ബന്ധിപ്പിച്ചു:<blockquote>''For Korē was carried off by [[Pluto (mythology)#Plouton Helios|Pluto]], that is, the sun going down beneath the earth at seed-time; but Dionysus begins to sprout according to the conditions of the power which, while young, is hidden beneath the earth, yet produces fine fruits, and is an ally of the power in the blossom symbolized by Attis, and of the cutting of the ripened corn symbolized by Adonis.''</blockquote> [[Pluto (mythology)|പ്ലൂട്ടോയുടെ]] മണവാട്ടിയായി പെർസെഫോൺ തട്ടിക്കൊണ്ടുപോയ പുൽമേടുകൾ നിറഞ്ഞ പുഷ്പ ഇനങ്ങളിൽ റോസാപ്പൂക്കളും വയലറ്റുകളും ഉൾപ്പെടുന്നു. <ref>Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'', p. 316, citing the ''[[Homeric Hymn to Demeter]],'' one of the earliest treatments of the myth. Ovid places Proserpina among violets and lilies at ''[[Metamorphoses]]'' 5.332, and dwells on the abundance and variety of flowers—with the rose the favored choice of the attendant [[Nymph|nymphs]]—in his treatment of the same myth for the month of April at ''Fasti'' 4.429–442. Claudian, ''De raptu Proserpina'' 2.92–93, lists roses, hyacinths and violets.</ref> താരതമ്യ പുരാണശാസ്ത്രജ്ഞനായ മിർസിയ എലിയേഡ്, സസ്യജാലങ്ങൾക്കും മനുഷ്യന്റെ നിലനിൽപ്പിനുമിടയിലുള്ള ഒരു "ജീവിത പ്രവാഹമായി" ദിവ്യ രൂപാന്തരീകരണത്തെ കണ്ടു. അക്രമാസക്തമായ മരണം ജീവിതത്തിന്റെ സൃഷ്ടിപരമായ കഴിവിനെ തടസ്സപ്പെടുത്തുമ്പോൾ, അത് സസ്യങ്ങൾ, പഴങ്ങൾ, പുഷ്പം" തുടങ്ങി മറ്റേതെങ്കിലും രൂപത്തിൽ പ്രകടിപ്പിക്കുന്നു. ആറ്റീസിന്റെ വയലറ്റുകളും അഡോണിസിന്റെ റോസാപ്പൂക്കളും അനെമോണുകളും എലിയേഡ് വീരന്മാരുടെ മരണശേഷം യുദ്ധക്കളങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുഷ്പങ്ങളുടെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ടു. <ref>[[Mircea Eliade]], ''Patterns in Comparative Religion,'' translated by Rosemary Sheed (University of Nebraska Press, 1996, translation originally published in 1958), p. 302.</ref> == മിലിട്ടറി റോസാലിയ == [[File:5966 - Brescia - S. Giulia - Cippo per soldato (sec. I I) - Foto Giovanni Dall'Orto, 25 Giu 2011.jpg|thumb|upright|ഒരു റോമൻ പട്ടാളക്കാരന്റെ ശവസംസ്കാര സ്മാരകത്തിലെ സൈനിക നിലവാരത്തിലുള്ള ഈഗിൾ (എ.ഡി 1 മുതൽ 2 വരെ നൂറ്റാണ്ട്)]] മെയ് മാസത്തിൽ രണ്ട് തീയതികളിൽ സൈനിക മാനദണ്ഡങ്ങൾ (സിഗ്ന) റോസാപ്പൂക്കളാൽ അലങ്കരിച്ചുകൊണ്ട് റോമൻ സൈന്യം റോസാലിയ സിഗ്നോറം ആഘോഷിച്ചു. എ.എച്ച്. ഹൂയി മിലിട്ടറി റോസ് ഫെസ്റ്റിവലിനെ കാർഷിക ദേവതകളുടെ പരമ്പരാഗത വസന്തകാല ഉത്സവങ്ങളായാണ് കാണുന്നത്. <ref>Hooey, "Rosaliae signorum," pp. 27–28.</ref> [[Severus Alexander|സെവേറസ് അലക്സാണ്ടറുടെ]] (എ.ഡി. 224–235) ഭരണകാലത്ത് [[ഡുറാ യുറോപ്പോസ്|ഡ്യൂറ-യൂറോപോസിൽ]] നിലയുറപ്പിച്ച ഒരു കൂട്ടായ്‌മയുടെ പാപ്പിറസ് കലണ്ടറായ [[Feriale Duranum|ഫെരിയേൽ ഡുറാനത്തിൽ]] ഈ ഉത്സവം രേഖപ്പെടുത്തിയിട്ടുണ്ട്. സൈന്യം നൽകിയ ഒരു സാധാരണ മത കലണ്ടറിനെ ഈ കലണ്ടർ പ്രതിനിധീകരിക്കുന്നു. <ref>Lucinda Dirven, ''The Palmyrenes of Dura-Europos: A Study of Religious Interaction in Roman Syria'' (Brill, 1999), pp. 184–185; Nigel Pollard, ''Soldiers, Cities, and Civilians in Roman Syria'' (University of Michigan Press, 2000), pp. 143 (especially note 126), 146.</ref> അപൂർണ്ണമായ മൂലഗ്രന്ഥം കാരണം രണ്ട് റോസാലിയയുടെ മുമ്പത്തെ ദിവസം തീർച്ചയില്ലാത്തതാണെങ്കിലും, [[Lemuria (festival)|ലെമുറിയയുടെ]] കാലഘട്ടവുമായി പൊരുത്തപ്പെട്ടു. മെയ് 9, 11, 13 തീയതികളിലെ പുരാതന ഉത്സവ ദിവസങ്ങളിലെ <ref>Duncan Fishwick, "Dated Inscriptions and the ''Feriale Duranum''," in ''Syria'' 65 (1988), p. 356; Douglas W. Geyer, ''Fear, Anomaly, and Uncertainty in the Gospel of Mark'' (Scarecrow Press, 2002), p. 138, citing [[Robert O. Fink|R.O. Fink]], A.S. Hooey, and W.S. Snyder, "The ''Feriale Duranum''," ''Yale Classical Studies'' 7 (1940), p. 115. [[Stefan Weinstock]], "A New Greek Calendar and Festivals of the Sun," ''Journal of Roman Studies'' 38 (1948), p. 38, gives the date as May 10. Steven K. Drummond and Lynn H. Nelson, ''The Western Frontiers of the Imperial Rome'' (M.E. Sharpe, 1994), p. 203, place it on May 9.</ref> സന്തോഷിപ്പിക്കുന്ന നിറഭേദങ്ങൾ ([[Lemures|ലെമറുകൾ]] അല്ലെങ്കിൽ ലാർവകൾ) അകാലമരണം അവരെ അധോലോകത്തിലേക്ക് കടക്കുന്നതിനുപകരം ഭൂമിയിൽ അലഞ്ഞുനടക്കുന്നു. ലെവിറിയയുടെ ചടങ്ങുകളിൽ, ഓവിഡിന്റെ വ്യക്തമായ വിവരണത്തിൽ, കറുത്ത ചെറിയ നാണയങ്ങളുടെ തിട്ടകൾ പ്രത്യേകിച്ചും ശക്തമായ [[Apotropaic magic|അപ്പോട്രോപൈക് ആംഗ്യമായി]] അവതരിപ്പിച്ചു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 43.</ref> റോസാലിയ സിഗ്നോറത്തിന്റെ രണ്ടാമത്തേത് ജൂൺ 31 ന് കലണ്ടറുകളുടെ തലേദിവസം മെയ് 31 നാണ് സംഭവിച്ചത്. <ref>Phillips, ''Oxford Classical Dictionary,'' quotes the calendar as ''pridie kal. Iunias ob rosalias signorum supplicatio''; that is, as occurring on the day before the [[Kalends]] of June.</ref> ജൂൺ ഒന്നിന് പെരുന്നാൾ ദിനം, [[Cardea|ഡിയ കാർന]] ("മാംസദേവത" അല്ലെങ്കിൽ "ഭക്ഷ്യദേവത"), "ബീൻ കലണ്ടെൻസ് " (കലണ്ടെ ഫബാരിയേ) എന്ന് പൊതുവായി വിളിക്കപ്പെടുന്നു. <ref>Macrobius, ''Saturnalia'' 1.12.33.</ref> മരിച്ചവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാകാം. <ref>In the conjecture of [[Georg Wissowa|Wissowa]]; [[William Warde Fowler]], ''The Roman Festivals of the Period of the Republic'' (London, 1908), p 131. Fowler is cautious about over-interpreting the evidence to characterize all these occasions as "rites of the dead".</ref>കൂടാതെ ലെമൂറിയയുടെ ദിവസങ്ങൾ കലണ്ടറിൽ നെഫസ്റ്റസ് എന്ന് അടയാളപ്പെടുത്തിയിരുന്നത് സാധാരണ പ്രവർത്തനങ്ങൾ മതപരമായി നിരോധിച്ചിരുന്ന ഒരു കാലം ആയിരുന്നു. പിൽക്കാല സാമ്രാജ്യത്തിൽ, റോസാലിയ സിഗ്നോറം മെയ് 29 മുതൽ ജൂൺ 1 വരെ നടന്ന "ബീൻ ഗെയിംസ്" ([[Ludi|ലുഡി]] ഫാബറീസി) യുടെ മൂന്നാം ദിവസവുമായി പൊരുത്തപ്പെട്ടു. ഇത് കാർണയുടെ ബഹുമാനാർത്ഥം അറിയപ്പെടുന്നു.<ref>Salzman, ''On Roman Time,'' pp. 92, 122, 127; Macrobius, ''Saturnalia'' 1.12.33.</ref>ഒരു സിവിലിയൻ ലിഖിതത്തിൽ "കാർനാരിയയിൽ" റോസ് അലങ്കരിക്കാനുള്ള ഒരു വാക്യം രേഖപ്പെടുത്തുന്നു. ഇതിനെ [[തിയോഡോർ മോംസെൻ]] വ്യാഖ്യാനിച്ചത് കാർണയുടെ കലെണ്ടുകളായാണ്.<ref>''CIL'' 3.3893; Fowler, ''Roman Festivals'', p. 131.</ref> റോമൻ ബ്രിട്ടനിലെ ([[Corbridge|കോർബ്രിഡ്ജ്]], [[Northumberland|നോർത്തംബർലാൻഡ്]]) [[Coria (Corbridge)|കൊറിയ]]യിലെ മൂന്നാം നൂറ്റാണ്ടിലെ സൈനിക ആസ്ഥാനത്തു നിന്നുള്ള ശില്പം റോസാലിയയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. <ref>Fishwick, "Dated Inscriptions and the ''Feriale Duranum''," pp. 351–352.</ref> ജർമ്മനി സുപ്പീരിയർ പ്രവിശ്യയിലെ മൊഗൊണ്ടിയാക്കം (ഇന്നത്തെ മെയിൻസ്) നിന്നുള്ള മൂന്നാം നൂറ്റാണ്ടിലെ ഒരു ലിഖിതം മെയ് 10 ന് സൈനിക യൂണിറ്റിന്റെ (ഒരു സെഞ്ചൂറിയ) [[Genius (mythology)|ജീനിയസിന്]] ഒരു ബലിപീഠത്തിന്റെ സമർപ്പണം രേഖപ്പെടുത്തുന്നു. ലിഖിതത്തിൽ റോസാലിയയുടെ പേര് നൽകിയിട്ടില്ലെങ്കിലും, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തീയതി, അതിനോട് യോജിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കാം.<ref>''CIL'' 13.6681; Fishwick, "Dated Inscriptions and the ''Feriale Duranum''," p. 356.</ref> [[File:010 Conrad Cichorius, Die Reliefs der Traianssäule, Tafel X.jpg|thumb|left|upright=1.8|സൈനിക മാനദണ്ഡങ്ങൾ ഒരു റിലീഫ് പാനലിൽ, [[Trajan's Column|ട്രാജന്റെ നിരയിൽ]] നിന്നുള്ള ഒരു [[Suovetaurilia|ലസ്ട്രൽ ത്യാഗത്തിന്റെ]] സാന്നിധ്യത്തിൽ (മുകളിൽ മധ്യഭാഗത്ത്) നിരത്തിയിരിക്കുന്നു. മരത്തിന്റെ ചുവട്ടിൽ സൈനിക കാഹളക്കാർ [[Roman tuba|ട്യൂബയും]] [[Cornu (horn)|കോർണുവയും]] കളിക്കുന്നു.]] സൈനിക മാനദണ്ഡങ്ങൾക്ക് ചുറ്റുമുള്ള സൈന്യത്തിന്റെ സവിശേഷതകളായ ഭക്തിപരമായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു റോസാലിയ സിഗ്നോറം. സൈന്യം ദൈവങ്ങളെപ്പോലെയാണ് മാനദണ്ഡങ്ങളെ ആരാധിക്കുന്നതെന്നും, ലിഖിതങ്ങൾ അവരുടെ സമർപ്പണങ്ങൾ ([[Votum|വോട്ട]]) രേഖപ്പെടുത്തുന്നുവെന്നും [[Roman historiography|സാമ്രാജ്യത്വ ചരിത്രകാരനായ]] [[ടാസിറ്റസ്|ടാസിറ്റസ്]] പറയുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 7.1030 is an example of such a dedication from [[Roman Britain]]: Drummond and Nelson, ''The Western Frontiers of Imperial Rome'', p. 214; G.R. Watson, ''The Roman Soldier'' (Cornell University Press, 1969, 1985), p. 130.</ref>ഒരു [[Roman legion|ലെജിയൻ]] അതിന്റെ രൂപവത്കരണത്തിന്റെ വാർഷികം അടയാളപ്പെടുത്തിയ ദിവസം റോമൻ ഈഗിൾസ് എന്നു പരാമർശിക്കുന്ന "ഈഗിളിന്റെ ജന്മദിനം," എന്ന [[Aquila (Roman)|നതാലിസ് അക്വില]]യായിരുന്നു.<ref>Hooey, "Rosaliae signorum," p. 19; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 161; Brian Campbell, ''The Roman Army, 31 BC–AD 337: A Sourcebook'' (Routledge, 1994), [https://books.google.com/books?id=RUN-TGktYLYC&pg=PT136&dq=%22rosaliae+signorum%22&hl=en&sa=X&ei=1cx1UaWYMKnM2AWys4DABA&ved=0CC8Q6AEwADgK n.p.]</ref>[[Castra|മാർച്ചിംഗ്]] ക്യാമ്പുകൾ ഉൾപ്പെടെ എല്ലാ റോമൻ സൈനിക ക്യാമ്പുകളും ഒരു കേന്ദ്ര ബലിപീഠത്തിന് ചുറ്റും പ്രതിദിന ബലി അർപ്പിച്ചു. അവിടെ ചുറ്റും നിലത്തു ക്രമീകരിച്ചിരുന്ന ചക്രവർത്തിമാരുടെയും ദേവന്മാരുടെയും ചിത്രങ്ങൾക്കു മുന്നിൽ ദിവസേന യാഗങ്ങൾ അർപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 17; Graham Webster, ''The Roman Imperial Army: Of the First and Second Centuries A.D.'' (University of Oklahoma Press, 1979, 3rd ed. 1998), p. 133.</ref>അവരവരുടെ നിലവാരത്തിൽ സ്വർണ്ണം, വെള്ളി എന്നിവകൊണ്ട് അലങ്കരിച്ച പുഷ്പചക്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവ സജീവമായ പുഷ്പചക്രങ്ങളുടെ മികച്ച സമ്മാനത്തെ പ്രതിനിധീകരിച്ചു. മോഹങ്ങൾ, പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങുകൾ, വിജയങ്ങൾ, പ്രതിസന്ധി അനുഷ്ഠാനങ്ങൾ, ഇംപീരിയൽ അവധിദിനങ്ങൾ എന്നിവയ്ക്കായി കഴുകന്മാരെയും മറ്റ് സിഗ്നകളെയും പുഷ്പചക്രങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. <ref>[[Pliny the Elder|Pliny]], ''Natural History'' 13.3.23; Suetonius, ''Claudius'' 13; Hooey, "Rosaliae signorum," pp. 17–19; Webster, ''The Roman Imperial Army,'' pp. 106 (note 16) and 133.</ref>ഈ അവസരങ്ങളിൽ എ.ഡി 398-ൽ ഹൊനോറിയസ് ചക്രവർത്തിയുടെ കല്യാണം ക്ലോഡിയൻ ഒരു എപ്പിത്തലാമിയത്തിൽ വിവരിച്ചിരിക്കുന്നു. സൈനിക ആദർശങ്ങളെ ചുവപ്പ് പൂക്കളായി വളരുമെന്ന് പറയപ്പെടുന്നു. കൂടാതെ ആദർശവാഹകരും പട്ടാളക്കാരും ആചാരപരമായി സാമ്രാജ്യപരമായ മണവാളനെ ഒരു പർപ്പിൾ ഹാലോ ആയ നിംബോ പൂക്കൾ കൊണ്ട് മൂടുന്നു.<ref>Hooey, "Rosaliae signorum," pp. 18 and 32, citing [[Claudian]] 10.187–188 and 295–297.</ref> എ.ഡി 42-ൽ ക്ലോഡിയസിനെതിരായ കലാപത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ശപഥം ലംഘിച്ച സൈനികരുടെ ക്യാമ്പ് തകർക്കാൻ ഭൂമിയിൽ നിന്ന് ഈഗിൾസിനെ അലങ്കരിക്കാനോ പാളയം തകർക്കാൻ വലിച്ചിടാനോ ദിവ്യ ഏജൻസി തടഞ്ഞുവെന്ന് സ്യൂട്ടോണിയസ് പറയുകയുണ്ടായി. അവരുടെ മതപരമായ ബാദ്ധ്യതയെക്കുറിച്ച് ഓർമ്മപ്പെടുത്തിയതിനാൽ അവർ മാനസാന്തരത്തിലേക്ക് തിരിഞ്ഞു (പെനിറ്റെൻഷ്യം മത സംഭാഷണത്തിൽ).<ref>Webster, ''The Roman Imperial Army,'' p. 106, citing Suetonius, ''Claudius'' 13.</ref>റോമൻ മിലിട്ടറിയുടെ മതജീവിതത്തിന്റെ കേന്ദ്രബിന്ദുവായി ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾ മിനുസിയസ് ഫെലിക്സ് [[Cruciform|ക്രൂശിന്റെ]] ആകൃതി കാരണം സൈനികർ [[Christian cross|ക്രിസ്ത്യൻ കുരിശിനെ]] അറിയാതെ ആരാധിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ശ്രമിച്ചു.<ref>Hooey, "Rosaliae signorum," p. 16, especially note 3, citing [[Tertullian]] ''[[Apologeticum]]'' 16 and ''Ad nationes'' 1.12, and [[Minucius Felix]] 29.6–7; p. 206</ref> 1 മുതൽ 3 വരെ നൂറ്റാണ്ടുകളിലെ സാമ്രാജ്യത്തിൽ നിന്നുള്ള റോസാലിയയുടെ മിക്ക തെളിവുകളും മരിച്ചവരുടെ ഉത്സവങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീണുപോയ സഖാക്കളെ സൈനികർ അനുസ്മരിച്ചു. <ref>Hooey, "Rosaliae signorum," pp. 23–25.</ref> മരിച്ച സഹോദരങ്ങളുടെ മനസ്സിന് (സത്യവാങ്മൂലം) ശപഥം ചെയ്യാം. <ref>[[Silius Italicus]], ''Punica'' 6.113–116; Charles W. King, "The Roman ''Manes'': The Dead as Gods," in ''Rethinking Ghosts in World Religions'' (Brill, 2009), p. 112.</ref> എന്നിരുന്നാലും, റോസാലിയ സിഗ്നോറത്തെ ഒരു തരം "[[Remembrance Day|പോപ്പി ഡേ]]" ആയി വ്യാഖ്യാനിക്കുന്നതിനെതിരെ ഹൂയി വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ റോമൻ റോസ് ഉത്സവങ്ങൾ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ രണ്ട് തരങ്ങളായിരുന്നു. വസന്തത്തിന്റെ ആഘോഷവും ലൈസൻസിയുമുള്ള ഉത്സവങ്ങൾ, മരിച്ചവരുടെ ആചാരപരമായ ആരാധന. സിവിലിയൻ മേഖലയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട, പഴയ കാർഷികദേവതകളുടെ ഉത്സവങ്ങൾ കിഴക്കൻ സാമ്രാജ്യത്തിൽ ആഡംബരപൂർവ്വം ആഘോഷിച്ചു. ഫെറിയേൽ ദുരാനത്തിലെ മറ്റ് അവധി ദിവസങ്ങളിലെ പൊതു, സാമ്രാജ്യത്വ സ്വഭാവത്തിന് അനുസൃതമായി ഇത് സവിശേഷമായിരുന്നു. <ref>Hooey, "Rosaliae signorum," pp. 23–26, 32–35. Webster, ''The Roman Imperial Army,'' p. 150, accepts Hooey's "carnival" interpretation.</ref> റോസാലിയ സിഗ്നോറത്തിന്റെ ഈ "കാർണിവൽ" കാഴ്ചപ്പാട് വില്യം സെസ്റ്റൺ നിരസിച്ചു. സൈനിക ഉത്സവ സീസണിലെ ആദ്യ യുദ്ധങ്ങൾക്ക് ശേഷം മെയ് ഉത്സവങ്ങളെ ആഘോഷവേളകളായി കണ്ട [[William Seston|വില്യം സെസ്റ്റൺ]], മെയ് 23 ന് രണ്ട് റോസ് അലങ്കാരങ്ങൾക്കിടയിൽ വീണ [[Tubilustrium|ട്യൂബിലസ്ട്രിയവുമായി]] ഏകോപിപ്പിച്ചു.<ref>[[William Seston]], "Feldzeichen," in ''Scripta Varia. Mélanges d'histoire romaine, de droit, d'épigraphie et d'histoire du christianisme'' (Publications de l'École française de Rome, 1980), p. 273.</ref> [[File:9595 - Milano - Museo archeologico - Patera di Parabiago - Foto Giovanni Dall'Orto 13 Mar 2012.jpg|thumb|upright=1.3|സൈബലിനോടും ആറ്റിസിനോടും ഒപ്പം കോറിബാന്റസ് ([[Parabiago plate|പാരബിയാഗോ പ്ലേറ്റിൽ]] നിന്നുള്ള വിശദാംശങ്ങൾ; എംബോസ്ഡ് സിൽവർ, എ.ഡി. 200–400, [[Mediolanum|മിലാന്]] സമീപമുള്ള ഒരു ശവകുടീരത്തിൽ നിന്ന് കണ്ടെത്തി, ഇപ്പോൾ [[Archaeological Museum of Milan|മിലാനിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ]] സൂക്ഷിച്ചിരിക്കുന്നു)]] ട്യൂബിലസ്ട്രിയം തന്നെ ഒരു ശുദ്ധീകരണ ചടങ്ങായിരുന്നു. മാർച്ച് 23 നും മെയ് 23 നും ഇടയിൽ കലണ്ടറുകളിൽ സാക്ഷ്യപ്പെടുത്തി. ഇത് യഥാർത്ഥത്തിൽ പ്രതിമാസമായിരിക്കാം. സാക്രൽ ഗെയിമുകൾ, ചടങ്ങുകൾ, ശവസംസ്കാരങ്ങൾ, <ref>[[Jörg Rüpke]], ''The Roman Calendar from Numa to Constantine: Time, History, and the Fasti,'' translated by David M.B. Richardson (Wiley-Blackwell, 2011, originally published in German 1995), pp. 28–29; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 159.</ref> എന്നിവയ്‌ക്കും ചിഹ്നങ്ങൾക്കും സമയപരിപാലനത്തിനും വിരാമമിടാൻ ആൻ‌സിയേറ്ററി കാഹളങ്ങൾ (ട്യൂബി അല്ലെങ്കിൽ ട്യൂബ, നീളമുള്ള നേരായ കാഹളം, ശരീരത്തിന് ചുറ്റും വളഞ്ഞ കോർ‌നുവ) ഉപയോഗിച്ചിരുന്നു. <ref>Southern, ''The Roman Army,'' p. 159; [[Yann Le Bohec]], ''The Imperial Roman Army'' (Routledge, 2001, originally published 1989 in French), p. 50; Webster, ''The Roman Imperial Army,'' p. 140.</ref> മാർച്ച് 23 ട്യൂബിലസ്ട്രിയം റോം നഗരത്തിൽ ചൊവ്വയുടെ സായുധ പുരോഹിതന്മാരായ [[Salii|സാലിയുടെ]] ഘോഷയാത്രയുമായി ചേർന്നു. അവർ അവരുടെ പവിത്രമായ കവചങ്ങൾ കെട്ടി. പിൽക്കാല സാമ്രാജ്യത്തിൽ, ആറ്റിസിന്റെ "പുണ്യവാരം" എന്നതിലേക്ക് ഇത് ഒത്തുചേർന്നിരുന്നു. മഗ്ന മാതാവിന്റെ ക്ഷേത്രത്തിൽ മരത്തിനരികിൽ വിശ്രമിച്ച ദിവസത്തിലാണ് ഇത് സംഭവിച്ചത്. മരണ / അരാജകത്വത്തിന്റെയും (വീണ്ടും) ജനന / ക്രമത്തിന്റെയും ചക്രത്തിലെ ഒരു പ്രധാന പോയിന്റായി, വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള കാറ്റിന്റെയും താളവാദ്യങ്ങളുടെയും ശബ്ദ ആചാരങ്ങൾ, സൈബലിലും ആറ്റിസിലും പങ്കെടുത്ത റോമൻ ചടങ്ങുകൾ അപ്പോട്രോപൈക്ക് കാഹളം സ്ഫോടനങ്ങൾ അല്ലെങ്കിൽ സാലിയൻ പുരോഹിതന്മാർ പരിചകളെ അടിക്കുന്നത്<ref>Salzman, ''On Roman Time,'', pp. 166–167. Alvar, ''Romanising Oriental Gods,'' p. 73, cites [[Julian (emperor)|Julian]], ''Oratio'' 5.169c, on the sounding of trumpets after the castration of Attis.</ref> ക്രി.മു. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കൊറേറ്റുകളുമായി ദൈവശാസ്ത്രപരമായി തിരിച്ചറിഞ്ഞിരുന്നു.<ref>The Salii identified with the ''Kouretes'' by [[Dionysius of Halicarnassus]] 2.70–71 (see also [[Catullus]] 63, who attributes the ''tripudium'' dance of the Salii to the ecstatic followers of Cybele and Attis); Bremmer, ''Greek Religion and Culture,'' p. 296.</ref> ഒരു [[ചന്ദ്രഗ്രഹണം|ചന്ദ്രഗ്രഹണവുമായി]] ചേർന്ന് സൈന്യം കാഹളങ്ങളിൽ ശബ്ദ ആചാരങ്ങളുടെ പ്രകടനം ടാസിറ്റസ് രേഖപ്പെടുത്തുന്നു. <ref>Tacitus, ''Annales'' 1.28; Southern, ''The Roman Army,'' p. 159; Rüpke, ''The Roman Calendar,'' p. 28, especially note 44.</ref> ഈ രീതി മറ്റ് സ്രോതസ്സുകളിൽ ഒരു സിവിലിയൻ പശ്ചാത്തലത്തിൽ കാണപ്പെടുന്നു. <ref>Rüpke, ''The Roman Calendar,'' p. 28, citing [[Juvenal]] 6.442–443 and [[Livy]] 26.5.9.</ref> റോമൻ കലണ്ടർ യഥാർത്ഥത്തിൽ ചാന്ദ്രമായതിനാൽ ഐഡീസിന്റെ പൗർണ്ണമിക്ക് ശേഷമുള്ള ഒരു ന്യൂഡൈനൽ ചക്രം "ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ (ലൂണ)" ശക്തിപ്പെടുത്തുന്നതിനായി ട്യൂബയെ പ്രതിമാസം കളിക്കാറുണ്ടെന്ന് [[Jörg Rüpke|ജോഗ് റോപ്കെ]] അനുമാനിക്കുന്നു. <ref>Rüpke, ''The Roman Calendar,'' p. 28. Rüpke argues that the Tubilustrium continued to be monthly, with the likely exception of [[Februarius|February]]—a month already largely consumed with the care of the dead—but in other months its spot on calendars was overwritten by festivals that doubled up on the date.</ref> ചിഹ്നങ്ങളും കാഹളങ്ങളും റോമൻ സൈനിക സംസ്കാരത്തിൽ ആചാരപരമായും പ്രവർത്തനപരമായും പരസ്പരം ബന്ധപ്പെട്ടിരുന്നു. [[ട്രാജൻ സ്തൂപം|ട്രാജന്റെ സ്തൂപത്തിൽ]] കാഹളങ്ങൾ മോഹങ്ങൾക്കിടയിൽ ഉള്ള നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു. <ref>Webster, ''The Roman Imperial Army,'' p. 134.</ref> ലാറ്റിൻ പദം ലസ്റ്റ്രേഷ്യോ സാധാരണയായി "ശുദ്ധീകരണം" എന്ന് വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, മോഹപരമായ ചടങ്ങുകൾ ഒരുപക്ഷേ നല്ല ക്രമത്തിന്റെ പുനഃക്രമീകരണവും പുനഃസ്ഥാപനവുമാണെന്ന് കണക്കാക്കണം. "കേന്ദ്രീകൃത ക്രമത്തിനും എക്സ്-സെൻട്രിക് ഡിസോർഡറിനുമിടയിൽ അതിർത്തി രേഖകൾ പരിപാലിക്കുന്നതിനും സൃഷ്ടിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള മറ്റൊരു പദമാണ് ലസ്റ്റ്രേഷ്യൻ". <ref>Versnel, ''Inconsistencies in Greek and Roman Religion,'' pp. 311–312, 321; Jörg Rüpke, ''Domi Militiae: Die Religiöse Konstruktion des Krieges in Rom'' (Franz Steiner, 1990), pp. 144–146.</ref> മെയ് മാസത്തിലെ മാനദണ്ഡങ്ങളുടെ റോസാലിയ, സമൂഹത്തെ യാഥാർത്ഥ്യമാക്കുന്ന വിശാലമായ അനുഷ്ഠാന ആചാരത്തിന്റെ സൈന്യം, പാക്സ് ഡിയോറം, "ഉടമ്പടി" അല്ലെങ്കിൽ ദേവന്മാരുടെ സമാധാനം, തുടങ്ങിയ ഘോഷയാത്രയിലൂടെ, പൊതു പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും അപേക്ഷകളായിരുന്നു. മരിയേവയുടെയും ചൊവ്വയുടെയും പുരാതന ഉത്സവമായ [[Quinquatria|ക്വിൻക്വാട്രിയയിൽ]] ആരംഭിച്ച് ട്യൂബിലസ്ട്രിയത്തിൽ സമാപിച്ച കാലഘട്ടത്തിൽ ഫെരിയേൽ ഡുറാനം പ്രതിനിധീകരിക്കുന്ന സൈനിക കലണ്ടർ മാർച്ച് 19–23 വരെ അപേക്ഷകൾ നിർദ്ദേശിച്ചു. [[Crisis of the Third Century|മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി]] സൈനിക, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് അപേക്ഷയുടെ പുരാതന സമ്പ്രദായത്തിന്റെ പുനരുജ്ജീവനത്തിനും വിപുലീകരണത്തിനും ഇത് പ്രേരിപ്പിച്ചു.<ref>Brent, ''Cyprian and Roman Carthage,'' pp. 144, 149, 172–174, 182–183, 188, 191–197, 218–219, 227, 244, 248 (describing the principles of imperial ''supplicationes'' in regard to the universal ''supplicatio'' of [[Decius]] and the ''pax deorum'').</ref> == കലണ്ടറിൽ == [[File:Chronography of 354 Mensis Maius.png|thumb|മെയ് 23 ന് റോസാലിയ നടത്തുന്ന [[Calendar of Filocalus|ഫിലോകലസിന്റെ കലണ്ടറിനെ]] (എ.ഡി 354) അടിസ്ഥാനമാക്കി മെയ് മാസത്തെ ചിത്രീകരണം<ref>Salzman, ''On Roman Time,'' p. 112.</ref>]] പിൽക്കാല സാമ്രാജ്യത്തിൽ, റോസ് ഉത്സവങ്ങൾ പൂവിടുന്ന സമയത്തിന് അനുസൃതമായി തീയതി പ്രാദേശികമായി വ്യത്യാസപ്പെടുന്നെങ്കിലും മെയ് മാസത്തിന്റെ ഭാഗമായി. <ref>Salzman, ''On Roman Time'' p. 98.</ref> മൊസൈക്കുകളിലെ ദൃഷ്‌ടാന്തകഥകൾക്കായി, മെയ് പലപ്പോഴും പുഷ്പമാലകൾ, ത്യാഗത്തിനായി ധരിക്കുന്ന [[Fillet (clothing)|ഫില്ലറ്റുകൾ]] അല്ലെങ്കിൽ റിബൺ, വൈൻ [[Amphora|ആംഫോറ]] എന്നിവ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നു. <ref name="Salzman-p97">Salzman, ''On Roman Time'' p. 97.</ref> മെയ് (ലാറ്റിൻ [[Maius|മയൂസ്]]) ജൂഡി കലണ്ടറിൽ ഏപ്രിൽ 28 ന് ആരംഭിച്ച് മെയ് 3 ന് സമാപിച്ച ഫ്ലോറ ദേവിയുടെ സ്മരണയ്ക്കായി ലുഡി ഫ്ലോറയുടെ മധ്യത്തിൽ ആരംഭിച്ചു. ഫ്ലോറ പൂക്കളുടെയും പൂവിന്റെയും ദേവതയായിരുന്നു. അവളുടെ ഉത്സവങ്ങൾ ലൈംഗിക സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചു. എ ഡി രണ്ടാം നൂറ്റാണ്ടിൽ ഫിലോസ്ട്രാറ്റസ് റോസ് മാലകളെ ഫ്ലോറയുടെ ഉത്സവവുമായി ബന്ധിപ്പിക്കുന്നു. <ref>Hooey, "Rosaliae signorum," p. 27, citing Philostratus, ''Epigram'' 55.</ref> [[Palatine Anthology|പാലറ്റൈൻ ആന്തോളജിയിൽ]] നിന്നുള്ള ഒരു ഗ്രീക്ക് എപ്പിഗ്രാം മെയ് വ്യക്തിപരമായി "ഞാൻ റോസാപ്പൂവിന്റെ മാതാവ്" എന്ന് പ്രഖ്യാപിച്ചു. <ref>''Anthologia Palatina'' 9.580.4, as cited by Hooey, "Rosaliae signorum," p. 27: εἰμὶ ῥόδων γενέτης ''(eimi rhodōn genetēs)''.</ref> മാസത്തിന്റെ പേരിനുള്ള വിശദീകരണങ്ങളിൽ, ഇത് വളർച്ചയുടെ അല്ലെങ്കിൽ വർദ്ധനവിന്റെ ദേവതയായ മായയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഈ പേര് ചിലപ്പോൾ "വലുത്" എന്ന നാമവിശേഷണത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. മെയ് മാസത്തിൽ മിയയെ മകൻ [[Mercury (mythology)|മെർക്കുറി]] (ഗ്രീക്ക് ഹെർമിസ്), അതിർത്തികളുടെയും വാണിജ്യത്തിന്റെയും ദേവതയും മരണാനന്തര ജീവിതത്തിലേക്ക് ആത്മാക്കളുടെ കാര്യനിർവ്വകയുമായി ബഹുമാനിച്ചു. മായയുടെ ദൈവശാസ്ത്രപരമായ ഐഡന്റിറ്റി പദവിയുള്ളതായിരുന്നു. [[Terra (mythology)|ടെറ മേറ്റർ]] ("മദർ എർത്ത്"), നല്ല ദേവത ([[Bona Dea|ബോണ ഡിയ]]), ഗ്രേറ്റ് മദർ ദേവത (മാഗ്ന മേറ്റർ, സൈബലിനും ഒരു ശീർഷകം), [[Ops|ഓപ്‌സ്]] ("സമൃദ്ധി, വിഭവങ്ങൾ"), ജൂൺ 1 ന് ബീൻ കലണ്ടുകളുടെ ദേവതയായ കാർണ. <ref>H.H.J. Brouwer, ''Bona Dea: The Sources and a Description of the Cult'' (Brill, 1989), pp. 232, 354; [[Macrobius]], ''Saturnalia'' 1.12.16–33. These identifications probably reflect the influence of Varro, who tended to see a great number of goddesses as ultimately representing Terra.</ref> [[ഡിയഡിയ|ഡിയ ദിയ]]യുടെ മെയ് ഉത്സവത്തിനായുള്ള വിരുന്നുകൾക്ക് ശേഷം റോമിലെ ഒരു പൗരോഹിത്യമായ [[Arval Brethren|അർവൽ ബ്രദറേൻ]] റോസാപ്പൂക്കൾ വിതരണം ചെയ്തു. <ref>Hooey, "Rosaliae signorum," p. 27, note 57, citing the ''Acta Fratrum Arvalium''.</ref> [[File:The Soul of the Rose - Waterhouse.jpg|thumb|upright=.5|ദി സോൾ ഓഫ് ദി റോസ് (1908), [[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച കുപിഡിന്റെ ഗാർഡനിൽ സൈക്ക്]] ഫ്ലോറയുടെ ഉല്ലാസത്തോടെ ഈ മാസം ആരംഭിച്ചെങ്കിലും, മെയ് പകുതിയോടെ റോമാക്കാർ അലഞ്ഞുതിരിയുന്ന മരിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ ലെമുറിയ നിരീക്ഷിച്ചു. <ref>[[H.H. Scullard]], ''Festivals and Ceremonies of the Roman Republic'' (Cornell University Press, 1981), pp. 110–111, 115–116.</ref> റോസാപ്പൂവിന്റെ കാലം പൂക്കുന്നതും മരിക്കുന്നതുമായ പരമ്പരാഗത റോമൻ ഉത്സവങ്ങളുമായി പൊരുത്തപ്പെട്ടു. ഉത്സവ, ശവസംസ്കാര ആവശ്യങ്ങൾക്കായി പൂക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ആവശ്യം പ്രത്യേകിച്ച് റോമൻ ആഫ്രിക്കയിലെ സമ്പന്ന എസ്റ്റേറ്റുകൾക്ക് പുഷ്പകൃഷിയെ ഒരു പ്രധാന സാമ്പത്തിക പ്രവർത്തനമാക്കി മാറ്റി.<ref>Salzman, ''On Roman Time,'' pp. 97–99; Holleran, ''Shopping in Ancient Rome,'' pp. 58, 119, 208–210.</ref> ഒരു റോമൻ ശവകുടീര ചിത്രത്തിൽ വിൽപ്പനക്കാർ പുഷ്പമാലകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. <ref>Holleran, ''Shopping in Ancient Rome,'' p. 210.</ref> ലെമുറിയയെ തുടർന്ന്, മെയ് മാസത്തിൽ (the 15th) നടന്ന വ്യാപാരികളുടെ ഉത്സവ വേളയിൽ മെർക്കുറിയും മായയും സംയുക്ത യാഗം സ്വീകരിച്ചു. മെയ് 23 ന് റോസാപ്പൂക്കൾ വിപണിയിലെത്തുമ്പോൾ ([[Macella|മാസെല്ലസ്]]) ഒരു പുഷ്പമേളയെക്കുറിച്ച് [[Chronograph of 354|ഫിലോകലസിന്റെ കലണ്ടർ]] (എ.ഡി 354) ഈ മാസം ഈ കലണ്ടറിനായി റോസാപ്പൂവിന്റെ രാജാവിനൊപ്പം ചിത്രീകരിച്ചിരിക്കുന്നതായി പറയുന്നു. [[Dalmaticഡാൽമാറ്റിക്ക്]] എന്ന നീളമുള്ള സ്ലീവ് അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ, ഇടതുകൈയിൽ ഒരു കൊട്ട റോസാപ്പൂവ് ചുമന്ന് വലതു കൈയിൽ ഒരു പുഷ്പം പിടിച്ച് മണക്കുന്നു. <ref>''Macellus rosas sumat'': Phillips, ''Oxford Classical Dictionary,'' p. 1335.</ref> മറ്റ് ചിത്ര കലണ്ടറുകളിൽ, റോസ് കിംഗ് അല്ലെങ്കിൽ റോസ് ഫെസ്റ്റിവലിന്റെ അനുബന്ധ പ്രതിരൂപങ്ങൾ പലപ്പോഴും മെർക്കുറിയുടെ പരമ്പരാഗത ചിഹ്നത്തിനും മെയ് മാസത്തിനെ പ്രതിനിധീകരിക്കുന്നതിനും പകരം ആയി ഉപയോഗിക്കുന്നു.<ref>Salzman, ''On Roman Time,'' pp. 97–99.</ref> റോമൻ കലണ്ടറിനെക്കുറിച്ചുള്ള ഓവിഡിന്റെ ഫാസ്റ്റി എന്ന കവിതയിൽ, മെയ് മാസത്തിന്റെ ദിവ്യ പ്രതിനിധിയായി ഫ്ലോറ മരിച്ചവരുടെ രക്തത്തിൽ നിന്ന് പുഷ്പങ്ങൾ സൃഷ്ടിക്കുന്നതിൽ അവളുടെ പങ്കിനെക്കുറിച്ച് പറയുന്നു. "എന്നിലൂടെ അവരുടെ മുറിവിൽ നിന്ന് "മഹത്ത്വ ഉറവുകൾ". <ref>Ovid, ''Fasti'' 5.228 ''(de quorum per me volnere surgit honor)''<!--sic-->; Carole E. Newlands, ''Playing with Time: Ovid and the Fasti'' (Cornell University Press, 1995), p. 110; Hersch, ''The Roman Wedding,'' p. 91.</ref> "അക്രമം, ലൈംഗികത, ആനന്ദം, വിവാഹം, കൃഷി" എന്നീ വിഷയങ്ങൾ അവളുടെ പുരാണങ്ങൾ എങ്ങനെ നെയ്യുന്നുവെന്ന് ഓവിഡ് കാണിക്കുന്നു. മെയ് മാസത്തെ വിവാഹങ്ങൾക്ക് അനുയോജ്യമല്ലാത്ത മാസമായി റോമാക്കാർ കണക്കാക്കി. ജൂൺ മാസത്തെ ഒരു വധുവിന്റെ മാസമായി ജനപ്രീതി നേടാൻ ഇത് കാരണമായി. മെയ് പകുതിയോടെ ലെമുറിയയിലെ ഓരോ ദിവസവും മരിക്കുന്ന മതവിശ്വാസമായിരുന്നു. പ്രത്യേകിച്ചും "കുട്ടികളെ ജനിപ്പിക്കുന്നതിനായി" വിവാഹം ഉൾപ്പെടെ ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നത് മതപരമായി നിരോധിച്ചിരുന്നു.<ref>Hersch, ''The Roman Wedding,'' pp. 46–47 and 90, citing [[Macrobius]], ''Saturnalia'' 1.16.18, noting that the Lemuria and the procession of the [[Argei]], which even the Romans themselves regarded as obscure and dauntingly archaic, endowed the entire month with an uneasy feeling.</ref> നാലാം നൂറ്റാണ്ടിൽ, കളികളും ([[Ludi|ലുഡി]]) നാടകവേദികളുമുള്ള [[Roman Empire|ആംഫി തിയേറ്ററിലെ]] പൊതു അവധി ദിനമായി റോസാലിയ ഔദ്യോഗിക കലണ്ടറിൽ അടയാളപ്പെടുത്തി. [[Capua|കപുവ]] മുതൽ എ ഡി 387 വരെയുള്ള ഒരു കലണ്ടർ മെയ് 13 ന് ആംഫിതിയേറ്ററിൽ ഒരു റൊസാരിയയെ കുറിക്കുന്നു.<ref>''[[Feriale Capuanum]]'' (387 AD): ''III id. mai(as) Rosaria Amphitheatri''; Salzman, ''On Roman Time'' p. 98.</ref> == ക്രിസ്തീയവൽക്കരണം == [[File:Sassoferrato Our Lady in a garland of roses.jpg|thumb|ഔവർ ലേഡി ഇൻ എ ഗാർലൻഡ് ഓഫ് റോസസ് (പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ) ജിയോവന്നി ബാറ്റിസ്റ്റ സാൽവി ഡ സാസോഫെറാറ്റോ, [[Madonna (art)|മഡോണയെ]] [[crown of stars|നക്ഷത്രങ്ങളുടെ കിരീടവും]] റോസ് റീത്തും ഉപയോഗിച്ച് ചിത്രീകരിക്കുന്നു.]] ആറാം നൂറ്റാണ്ടിൽ, കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ ഗാസയിൽ ഒരു "റോസാപ്പൂവിന്റെ ദിനം" വസന്തകാല ഉത്സവമായി നടന്നു. ഇത് റോസാലിയയുടെ ക്രൈസ്തവവൽക്കരിക്കപ്പെട്ട തുടർച്ചയായിരിക്കാം. <ref>Nicole Belayche, "Pagan Festivals in Fourth-Century Gaza," p. 17, citing [[Choricius of Gaza|Chorichius]], and Talgam, "The ''Ekphrasis Eikonos'' of Procopius," pp. 223–224, both in ''Christian Gaza in Late Antiquity''.</ref> ഗാസയിലെ ജോൺ രണ്ട് അനക്രിയോണിക് കവിതകൾ എഴുതി, "റോസാപ്പൂവിന്റെ ദിവസത്തിൽ" താൻ പരസ്യമായി അവതരിപ്പിച്ചതായി പറയുന്നു. ക്രിസ്ത്യൻ വാചാടോപകാരിയായ പ്രോകോപ്പിയസിന്റെ പ്രഖ്യാപനങ്ങളും <ref>Not the historian.</ref> ഗാസയിലെ ചോറീഷ്യസിന്റെ കവിതകളും റോസ് ദിനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. <ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189: ἐν τῇ ἡμέρᾳ τῶν ῥόδων; Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> ആദ്യകാല [[Early Christian art and architecture|ക്രിസ്ത്യൻ ശവസംസ്കാര കലയുടെ]] പ്രതിരൂപങ്ങൾ, <ref>Robin M. Jensen, "Christian Art," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), p. 93.</ref>. രക്തസാക്ഷികളെ പലപ്പോഴും ചിത്രീകരിക്കുകയോ പുഷ്പ പ്രതിരൂപങ്ങൾ ഉപയോഗിച്ച് വിവരിക്കുകയോ അല്ലെങ്കിൽ അവരെ പുഷ്പങ്ങളാൽ [[ഐവി|ഐവി]] പോലെ <ref>Gillian MacKie, "Symbolism and Purpose in an Early Christian Martyr Chapel: The Case of San Vittore in Ciel d'Oro, Milan," ''Gesta'' 34.2 (1995), pp. 93–94.</ref> തിരിച്ചറിയുകയോ ചെയ്തു. [[Paulinus of Nola|നോലയിലെ പൗളിനസ്]] (മരണം 431) റോസാലിയയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെ ക്രിസ്ത്യൻ പദങ്ങളിൽ പുനർവ്യാഖ്യാനം ചെയ്തു.<ref name="Miller-p75" /> ജനുവരി 14-ന് നോളയിലെ വിശുദ്ധ [[ഫെലിക്സ്|ഫെലിക്സിനെ]]ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാറ്റൽ കവിത (നതാലിസിയം) അവതരിപ്പിച്ചു.<ref>Patricia Cox Miller, "'The Little Blue Flower Is Red': Relics and the Poeticizing of the Body," ''Journal of Early Christian Studies'' 8.2 (2000), p. 228.</ref> <blockquote> ''Sprinkle the ground with flowers, adorn the doorways with garlands. Let winter breathe forth the purple beauty ''(purpureum)'' of spring; let the year be in flower before its time, and let nature submit to the holy day. For you also, earth, owe wreaths to the martyr’s tomb. But the holy glory of the doorway to the heavens encircles him, flowering with the twin wreaths of war and peace.''<ref>[[Paulinus of Nola]], ''Carmen'' 14.110–116 = ''[[Corpus Scriptorum Ecclesiasticorum Latinorum|CSEL]]'' 30:50, as cited by Miller.</ref> </blockquote> ഇപ്പോൾ മിലാനിലെ [[Basilica of Sant'Ambrogio|ബാസിലിക്ക ഓഫ് സാന്റ് ആംബ്രോഗിയോയുടെ]] ഭാഗമായ ആദ്യകാല രക്തസാക്ഷി ആരാധനാലയങ്ങളിൽ, 397–402 കാലഘട്ടത്തിൽ നിർമ്മിച്ച ഒരു മൊസൈക്ക് ഛായാചിത്രം, [[Victor Maurus|വിശുദ്ധ വിക്ടറിനെ]] ശ്രേഷ്ഠമായി പ്രചോദിപ്പിച്ച റോസിന്റെയും ലില്ലിയുടെയും പുഷ്പചക്രങ്ങൾ, ഗോതമ്പ് തണ്ടുകൾ, മുന്തിരിവള്ളിയിലെ മുന്തിരിപ്പഴം, ഒലിവുശാഖകൾ എന്നിവയിൽ ചിത്രീകരിക്കുന്നു. വൃത്താകൃതി നിത്യതയെയും സസ്യങ്ങളെ നാല് കാലങ്ങളെയും പ്രതിനിധീകരിക്കുന്നു. <ref>MacKie, "Symbolism and Purpose in an Early Christian Martyr Chapel," pp. 93–95.</ref> ക്രിസ്തീയ ഭാവനയിൽ, ക്ലാസിക്കൽ മിത്തിലെ ചെറുപ്പക്കാരിൽ നിന്ന് രക്ത-മരണ-പുഷ്പ പാറ്റേൺ പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നു. പ്രാഥമികമായി അഡോണിസും ആറ്റിസും തുടർന്ന് സ്ത്രീ കന്യക രക്തസാക്ഷികളിലേക്ക് മാറ്റപ്പെടുന്നു. <ref>Miller, ''The Corporeal Imagination,'' p. 205.</ref> മെറിഡയിലെ [[Eulalia of Mérida|യൂലാലിയയെ]] [[Prudentius|പ്രുഡെൻഷ്യസ്]] (മരണം: 413) ഒരു "ഇളം പുഷ്പം" എന്നാണ് വിശേഷിപ്പിക്കുന്നത്. മരണം അവളെ "സഭയുടെ രക്തസാക്ഷികളുടെ മാലയിലെ ഒരു പുഷ്പമായി" മാറ്റുന്നു. അവളുടെ പർപ്പിൾ രക്തപ്രവാഹം പർപ്പിൾ വയലറ്റുകളും ചുവന്നരക്തം ക്രോക്കസുകളും ഉൽ‌പാദിപ്പിക്കുന്നു ( purpureas violas sangugeosque crocos), ഇത് അവളുടെ തിരുശേഷിപ്പിനെ അലങ്കരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' pp. 75–76, quoting Jill Ross.</ref> വിവാഹ കർമ്മത്തിൽ കന്യകാത്വം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന രക്തച്ചൊരിച്ചിലിനെ പ്രതീകപ്പെടുത്താനും റോസാപ്പൂവിന് കഴിയുന്നു.<ref>John D. Miller, ''Beads and Prayers: The Rosary in History and Devotion'' (Burns & Oats, 2002), pp. 166–167.</ref> പുഷ്പകിരീടങ്ങൾ വരയ്ക്കുന്നത് ക്ലാസിക്കൽ ലോകത്തിലെ പുരസ്കാരങ്ങളായി കണക്കാക്കുന്നു. സൽപ്രവൃത്തികൾ ചെയ്തവർക്ക് ലില്ലിയും, രക്തസാക്ഷികൾക്ക് റോസാപ്പൂക്കളുടെ അധിക കിരീടം തുടങ്ങി മരണാനന്തര ജീവിതത്തിലെ വിശ്വസ്തർക്കായി [[സിപ്രിയൻ|സിപ്രിയൻ]] (മരണം 258) സ്വർഗീയ പുഷ്പകിരീടങ്ങളെക്കുറിച്ച് വിവരിക്കുന്നു. <ref>Ronald Lightbown, ''Carlo Crivelli'' (Yale University Press, 2004), p. 268.</ref> ആദ്യകാല അഭിനിവേശ വിവരണത്തിൽ, ഒരു രക്തസാക്ഷി സ്വർഗീയ വിരുന്നിൽ റോസ് കിരീടം (കൊറോണ റോസിയ) ധരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' p. 75, citing the ''Passio Mariani et Iacobi.''</ref> ആംബ്രോസിനെ സംബന്ധിച്ചിടത്തോളം (മരണം 397), ലില്ലി കന്യകമാർക്കും, വിശ്വാസത്തിന്റെ കുമ്പസാരക്കാർക്കുള്ള വയലറ്റുകൾക്കും, രക്തസാക്ഷികൾക്കുള്ള റോസാപ്പൂക്കൾക്കും <ref>Ambrose, ''Expositio in Lucam'' 7.128 (=''PL'' 15, col. 1821), as noted by Clare Stancliffe, "Red, White and Blue Martyrdom," in ''Ireland in Early Mediaeval Europe. Studies in memory of Kathleen Hughes'' (Cambridge University Press, 1982), p. 32; Lightbown, ''Carlo Crivelli'', p. 268.</ref> ഇവയിൽ, വയലറ്റിന്റെ പ്രതിരൂപങ്ങൾക്ക് വേദപുസ്തക മാതൃകയില്ല. <ref>Lightbown, ''Carlo Crivelli'', p. 269.</ref> വെർജിലിയൻ പ്രതിരൂപങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു ഭാഗത്തിൽ, കന്യകകളായ യുവതികളോട് [[അംബ്രോസ്|ആംബ്രോസ്]] "നിങ്ങളുടെ തോട്ടങ്ങളിൽ എളിമയുടെ റോസും ആത്മാവിന്റെ ലില്ലിയും തഴച്ചുവളരട്ടെ. വിശുദ്ധ രക്തത്താൽ നനയ്ക്കപ്പെടുന്ന വസന്തത്തിൽ നിന്ന് വയലറ്റ് തടങ്ങൾ കുടിക്കട്ടെ" എന്ന് കൽപ്പിക്കുന്നു. "<ref>Ambrose, ''On Virgins'' 4.17; Boniface Ramsey, ''Ambrose'' (Routledge, 1997), pp. 110 and 223, note 40.</ref> [[ജെറോം|ജെറോമിന്റെ]] വിവരണത്തിൽ (മരണം 420) വിശുദ്ധ പൗളയുടെ രക്തസാക്ഷിത്വത്തിന്റെ രക്തത്തിൽ നിന്ന്" റോസാപ്പൂക്കളുടെയും വയലറ്റുകളുടെയും ഒരു കിരീടം "നെയ്തിരിക്കുന്നു. <ref>''Epistle to [[Eustochium]]'' 108.31 = ''[[CSEL]]'' 55, p. 349, as cited by Stancliffe, "Red, White and Blue Martyrdom," pp. 30–31.</ref> പിന്നീട് [[ഡാന്റെ അലിഘിയേരി|ഡാന്റെ]] തന്റെ [[Paradiso (Dante)|പാരഡിസോയിൽ]] ഉൾക്കൊള്ളുന്ന ക്ലാസിക്കൽ, ക്രിസ്ത്യൻ ഇമേജറികളെ വിശുദ്ധരുടെ മാല അരിയാഡ്നെയുടെ റോസ് കൊറോണയുമായി ബന്ധിപ്പിക്കുന്നു. അത് സ്വർഗ്ഗത്തിൽ നിന്ന് വിവർത്തനം ചെയ്തതായി അദ്ദേഹം കരുതുന്നു. <ref>Dante, ''Paradiso'' 13.13–15, as noted by Robert Hollander and Jean Hollander, ''Dante: Paradiso'' (Anchor Books, 2007), p. 353.</ref> മരിയൻ പ്രാർത്ഥനാ മുത്തുകൾക്കായി "ജപമാല" (ലാറ്റിൻ ജപമാല, കിരീടം അല്ലെങ്കിൽ റോസാപ്പൂവിന്റെ മാല) ഉപയോഗിക്കുന്നത് [[Alanus de Rupe|അലാനസ് ഡി റുപ്പ്]] ഉൾപ്പെടെയുള്ള ചില ക്രിസ്ത്യാനികൾ എതിർത്തു. കാരണം ഈ റോസ് പുഷ്പചക്രം റോമാക്കാരുടെ "അധാർമ്മികമായ" ആഭിചാരകർമ്മം കൊണ്ടു വരുത്തുന്നതായി ആവിഷ്കരിച്ചു. <ref>Anne Winston-Allen, ''Stories of the Rose: The Making of the Rosary in the Middle Ages'' (Pennsylvania State University Press, 1997), pp. 81–82. Alanus, who played a key role in the [[History of the rosary|development of the rosary]], preferred the term "[[psalter]]".</ref> [[File:Theresienschräin.jpg|thumb|left|Memorial to [[Thérèse of Lisieux]], inscribed with her motto "After my death, I will let fall a shower of roses"; she wears a floral wreath<ref>John J. Delaney, ''Dictionary of Saints'' (Random House, 2005), p. 656.</ref>]] റോസാപ്പൂക്കൾ ഉൾപ്പെടുന്ന അത്ഭുതങ്ങൾ ചില വിശുദ്ധസ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. റോമിലെ [[Saint Cecilia|സിസിലിയ]] (എ.ഡി. 230) മുതൽ [[കൊച്ചുത്രേസ്യ|തോറസ് ഓഫ് ലിസിയക്സ്]] (മരണം 1897) വരെയുള്ളവരുടെ പ്രത്യേകതയാണ് റോസാപ്പൂക്കൾ. <ref>Stephen Wilson, "Cults of Saints in the Churches of Central Paris," in ''Saints and Their Cults: Studies in Religious Sociology, Folklore, and History'' (Cambridge University Press, 1983), p. 242.</ref>സെന്റ് സിസിലിയയുടെ പുഷ്പപ്രതിമയിൽ ഒരു റോസ് അല്ലെങ്കിൽ പുഷ്പമാല, ഒരു ഈന്തപ്പന ശാഖ, "ബദാം ഇലകളുടെയും അവളുടെ കയ്യിലെ പൂക്കളുടെയും ഉയരമുള്ള വള്ളി" എന്നിവയും ഉൾപ്പെടുന്നു. <ref>''A Glossary of Ecclesiastical Terms,'' edited by Orby Shipley (London, Oxford and Cambridge, 1872), pp. 99–100.</ref> യേശുവിന്റെ അമ്മയായ [[മറിയം|മറിയയുടെ]] ഏറ്റവും നല്ല സ്വഭാവഗുണങ്ങളിൽ ഒന്നാണ് റോസാപ്പൂവെന്നു പറയുന്നു. <ref>Richard Griffiths, ''Pen and the Cross: Catholicism and English Literature 1850–2000'' (Continuum, 2010), p. 39.</ref> മെയ് മാസവുമായി ബന്ധപ്പെട്ടു, <ref>Charlene Spretnak, ''Missing Mary: The Queen of Heaven and Her Re-emergence in the Modern Church'' (Palgrave Macmillan, 2004), pp. 222–223; Lorraine Kochanske Stock, "Lords of the Wildwood: The Wild Man, the Green Man, and Robin Hood," in ''Robin Hood in Popular Culture: Violence, transgression, and justice'' (D.S. Brewer, 2000), pp. 242, 245–247; J. Miller, ''Beads and Prayers'', pp. 166–167.</ref> മായ, ഫ്ലോറ തുടങ്ങിയ ദേവതകളെ ജനപ്രിയ ഭാവനയിൽ പ്രതിഷ്ഠിച്ചു. <ref>Ambrose, ''De virginibus'' 3, noted by Winston-Allen, ''Stories of the Rose,'' p. 88.</ref> ആദ്യകാല ക്രിസ്തീയ സാഹിത്യത്തിൽ മറിയയെ റോസ പുഡോറിസ്, "എളിമയുടെ റോസ്", <ref>[[Coelius Sedulius|Sedulius]], ''Paschale carmen'', as cited by Winston-Allen, ''Stories of the Rose,'' p. 88.</ref> മുള്ളുകൾക്കിടയിൽ ഒരു റോസ് എന്നാണ് വിശേഷിപ്പിക്കുന്നത്. <ref>Lightbown, ''Carlo Crivelli,'' p. 268.</ref> മധ്യകാലഘട്ടത്തിൽ, റോസാപ്പൂവ്, ലില്ലി, വയലറ്റ് എന്നിവ മേരിയുടെ പ്രത്യേക പുഷ്പങ്ങളായി മാറുന്നു. <ref>Timothy Matovina, ''Latino Catholicism: Transformation in America's Largest Church'' (Princeton University Press, 2012), p. 175.</ref> ചില കത്തോലിക്കാ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് [[ഗ്വാദലൂപേ മാതാവ്|ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പിനായുള്ള]] മെക്സിക്കൻ ഭക്തി സമ്പ്രദായങ്ങളിൽ മേരിക്ക് പുഷ്പങ്ങൾ അർപ്പിക്കപ്പെടുന്നു.<ref>Juliana Flinn, ''Mary, the Devil, and Taro: Catholicism and Women's Work in a Micronesian Society'' (University of Hawaii Press, 2010), pp. 147–148, 151.</ref> [[മൈക്രോനേഷ്യ]]യിലെ [[Pulap|പുലാപ്പ് ദ്വീപിൽ]], മേരിയുടെ ആരാധനാ പ്രതിമയ്ക്ക് മുമ്പായി പൂക്കൾ ജപമാലയുടെ ചടങ്ങുകളിൽ പ്രത്യേകിച്ചും മെയ് മാസത്തിൽ അർപ്പിക്കുന്നു. ജപമാലയെ "റോസാപ്പൂക്കളുടെ കിരീടം" എന്ന ആശയം തലയിൽ പുഷ്പമാല ധരിക്കാനുള്ള പ്രാദേശിക പാരമ്പര്യങ്ങളെ പൂർത്തീകരിക്കുന്നു. <ref>Winston-Allen, ''Stories of the Rose,'' pp. 88–89 ''et passim;'' J. Miller, ''Beads and Prayers,'' p. 166.</ref> ആദ്യകാല ക്രിസ്തീയ കാലഘട്ടത്തിലെ ലാറ്റിൻ സ്തുതിഗീതങ്ങളും ലിറ്റാനികളും മേരിയെ "മിസ്റ്റിക്കൽ റോസ്" എന്നും റോസ് എപ്പിത്തീറ്റുകളുടെ ഒരു കൂട്ടം അല്ലെങ്കിൽ റോസയുടെ പ്രതിച്ഛായയിൽ ക്രിസ്തുവിനെ പ്രസവിച്ച പൂന്തോട്ടം എന്നും വിളിക്കുന്നു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> വീഞ്ഞിൽ നിന്ന് രൂപാന്തരപ്പെട്ട [[Eucharist|യൂക്കറിസ്റ്റിലെ]] ക്രിസ്തുവിന്റെ രക്തം ഒരു റോസാപ്പൂവായി കാണണമെന്ന് ആംബ്രോസ് പ്രഖ്യാപിച്ചു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> അഞ്ച് ദളങ്ങളുള്ള റോസ് ക്രിസ്തുവിന്റെ [[പഞ്ചക്ഷതങ്ങൾ|അഞ്ച് മുറിവുകളുടെ]] പ്രതീകവും അതിനാൽ പുനരുത്ഥാനവും ആയി തീർന്നു. <ref>J. Miller, ''Beads and Prayers,'' p. 166.</ref> വിശുദ്ധരുടെ ജീവനുള്ള ശരീരവും മൃതശരീരവും അവരുടെ വിശുദ്ധിയുടെ ഏറ്റവും ശ്രദ്ധേയമായ അടയാളങ്ങളിലൊന്നായി പുഷ്പങ്ങളുടെ "പരിശുദ്ധ വാസന"യെന്ന് പറയപ്പെടുന്നു. <ref>Constance Classen, ''The Color of Angels: Cosmology, Gender and the Aesthetic Imagination'' (Routledge, 1998), pp. 36–37.</ref> [[Pope Gregory I]] described the fragrance and luminosity of the rose as issuing from the blood of martyrs.<ref>Lightbown, ''Carlo Crivelli,'' p. 269.</ref> റോസാപ്പൂവിന്റെ സുഗന്ധവും തിളക്കവും രക്തസാക്ഷികളുടെ രക്തത്തിൽ നിന്ന് പുറപ്പെടുവിക്കുന്നതായി ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വിശേഷിപ്പിച്ചു. <ref>Classen, ''The Color of Angels,'' p. 37.</ref> സ്റ്റെയിൻഫെൽഡിലെ ഹെർമൻ പ്രാർത്ഥിക്കുമ്പോൾ "റോസാപ്പൂവ്, ലില്ലി, വയലറ്റ്, പോപ്പി, എല്ലാത്തരം സുഗന്ധമുള്ള പൂക്കൾ" നിറഞ്ഞ ഒരു പൂന്തോട്ടം പോലെ ഒരു സുഗന്ധം പുറന്തള്ളുന്നു. <ref>Classen, ''The Color of Angels'', pp. 38–39.</ref>കിടപ്പിലായ കന്യകയായ ഷീദാമിലെ ലിഡ്‌വിൻ സുഗന്ധവ്യഞ്ജന വീഞ്ഞല്ലാതെ മറ്റൊന്നും കഴിക്കുന്നില്ലെന്നും "സുഗന്ധമുള്ള രക്തത്തിന്റെ കണ്ണുനീർ" കരഞ്ഞെന്നും അതിനെ അവൾ റോസാപ്പൂക്കൾ എന്ന് വിളിച്ചിരുന്നു. ഒറ്റരാത്രികൊണ്ട് അവ അവളുടെ കവിളുകളിൽ ഉണങ്ങിയപ്പോൾ അവയെ ശേഖരിച്ച് ഒരു പെട്ടിയിൽ സൂക്ഷിച്ചു. ഒരു റോസ്ച്ചെടിയിൽ റോസാപ്പൂക്കൾ വിരിഞ്ഞതാണ് അവളുടെ മരണത്തിന്റെ അടയാളം, അവളെ അടക്കം ചെയ്തപ്പോൾ രക്ത-കണ്ണീരിൽ നിന്നുണ്ടായ റോസ് നിറഞ്ഞ ബാഗ് അവളുടെ തലയിണയായി ഉപയോഗിച്ചു. <ref>Classen, ''The Color of Angels'', pp. 38–39.</ref> ക്രിസ്തീയ സാഹിത്യത്തിന്റെ പ്രതിരൂപങ്ങളിൽ ആദ്യകാലം മുതൽ പൂക്കളും രക്തവും ശവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.<ref>Miller, ''The Corporeal Imagination,'' p. 73.</ref> ===റോസ് ഞായറാഴ്ചകൾ=== [[File:Albrecht Dürer - Feast of Rose Garlands - Google Art Project.jpg|thumb|upright=1.3|ജപമാലയുടെ ഒരു [[altarpiece|ബലിപീഠമായ]] [[Dürer|ഡ്യൂറർ]] എഴുതിയ [[Feast of the Rosary|ജപമാലയുടെ ഉത്സവം]] (1506): വെള്ള, ചുവപ്പ് റോസ് കിരീടങ്ങൾ സ്വീകരിക്കുന്നതിൽ ഒരു സമൂഹം മുഴുവനും ഒത്തുചേരുന്നു.<ref>Nathan Mitchell, ''The Mystery of the Rosary: Marian Devotion and the Reinvention of Catholicism'' (New York University Press, 2009), pp. 25–27.</ref>]] [[ആരാധനക്രമ വർഷം|ആരാധനാ ക്രമ വർഷ കലണ്ടറിന്റെ]] രണ്ട് ദിവസത്തെ "റോസ് സൺ‌ഡേ" എന്ന് വിളിക്കുന്നു. നോമ്പിന്റെ നാലാമത്തെ ഞായറാഴ്ചയെ ഡൊമിനിക്ക ഡി റോസ ("റോസ് സൺ‌ഡേ") എന്നും വിളിക്കുന്നു. സീസണിൽ പർപ്പിൾ അല്ലെങ്കിൽ വയലറ്റ് [[Penance|പെനിറ്റൻഷ്യൽ]] വസ്ത്രങ്ങൾ മാറ്റി റോസ് നിറമുള്ള പുരോഹിതവസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ ദിവസം മാർപ്പാപ്പ [[Golden Rose|ഗോൾഡൻ റോസ്]] എന്ന അനുഗ്രഹത്തെ കൊടുക്കുന്നു. <ref>P.M.J. Rock, "Golden Rose," in ''The Catholic Encyclopedia'' (1909), vol. 6, p. 629; Matthew Bunson, ''Our Sunday Visitor's Encyclopedia of Catholic History'' (Our Sunday Visitor, 1995, 2004), p. 403.</ref> പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ]] കാനോൻ ബെനഡിക്റ്റ് ഈ ദിവസം ഒരു ചടങ്ങ് രേഖപ്പെടുത്തി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനയായ [[കുരിശിന്റെ വഴി]]യിൽ മാർപ്പാപ്പ മോസ് പൊതിഞ്ഞ റോസ് പിടിച്ചിരുന്നു. <ref>The station on this fourth Sunday of Lent was at S. Croce in Ierusalemme, and the route took the Pope back to the [[Lateran Palace]], where he presented the rose to the city prefect; [[H. E. J. Cowdrey]], ''Pope Gregory VII, 1073–1085'' (Oxford University Press, 1998), p. 14, citing Benedict, cap. 36, p. 150.</ref> പത്തൊൻപതാം നൂറ്റാണ്ടിലെ സഭാ നിഘണ്ടു വിദഗ്ദ്ധൻ ഗോൾഡൻ റോസിനെ [[The Golden Bough (mythology)|ഗോൾഡൻ ബഫിനോട്]] സാമ്യമുള്ളതായി കാണുന്നു. മേരിയെ ഇതിൽ ഫലഭൂയിഷ്ടതയുടെ ദേവതയായിരുന്ന [[പെർസഫനി]]യായി കാണുന്നു.<ref>Hampson, ''Medii Aevi Kalendarium,'' pp. 342–343.</ref> മധ്യകാല ഗ്രന്ഥങ്ങളിൽ [[പെന്തിക്കൊസ്തി|പെന്തെക്കൊസ്ത്]] ചിലപ്പോൾ റോസാലിയ അല്ലെങ്കിൽ റോസാറ്റ പാസാ എന്നും വിളിക്കപ്പെടുന്നു. <ref>Hampson, ''Medii Aevi Kalendarium,'' p. 341.</ref> റോസാലിയയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്ന റുസാലി എന്നാണ് പെന്തെക്കൊസ്തിന്റെ പരമ്പരാഗത റൊമാനിയൻ നാമം. <ref>Theodore A. Koehler,"The Christian Symbolism of the Rose", ''Roses and the Arts: A Cultural and Horticultural Engagement'', Central State University, Wilberforce, Ohio, May 8, 1986.[http://campus.udayton.edu/mary/rosarymarkings36.html] {{Webarchive|url=https://web.archive.org/web/20160303221411/http://campus.udayton.edu/mary/rosarymarkings36.html|date=2016-03-03}}</ref>മധ്യകാല റോമിൽ, പെന്തെക്കൊസ്തിന് മുമ്പുള്ള ഞായറാഴ്ച, അസൻഷൻ പെരുന്നാളിന്റെ [[Octave (liturgy)|ഒക്റ്റേവിനായി]] ഡൊമിനിക്ക ഡി റോസിസ് (റോസാപ്പൂവിന്റെ ഞായറാഴ്ച) അല്ലെങ്കിൽ പാസാ റോസറം അല്ലെങ്കിൽ റോസാറ്റം ആഘോഷിച്ചു. പുരാതന പന്തീയോനിൽ നിന്ന് പരിവർത്തനം ചെയ്ത ബസിലിക്ക [[Pantheon, Rome|സാന്താ മരിയ റോട്ടുണ്ടയിൽ]] ഈ ദിവസം മാർപ്പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു പ്രസംഗം നടത്തി. അഗ്നിജ്വാലകളുടെ നാവുകൾ ഇറങ്ങുന്നതിനെ പ്രതിനിധീകരിക്കുന്നതിനായി താഴികക്കുടത്തിലെ [[Oculus|ഒക്കുലസ്]] വഴി റോസ് ദളങ്ങൾ വർഷിച്ചു. <ref>Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 61, p. 157; Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 144; F.G. Holweck, entry on "Paschal Tide," ''The Catholic Encyclopedia'' (New York, 1911), vol. 11, p. 517; Hampson, ''Medii Aevi Kalendarium,'' pp. v and 86–87, also citing the ''Liber Pollicitus'' (n. 59, also found as ''Liber Politicus'') of Benedict. See also Johann Herolt, ''Sermo'' xxvi, ''Sermones Discipuli in Quadragesima'' (Venice, 1599), p. 84; Francesco Antonio Zaccaria, ''Onomasticum Rituale selectum'' (1787), p. 122; ''Sanctissimi domini nostri Benedicti Papae XIV Bullarium'' (1827), vol. 12, p. 133; Adriano Cappelli, ''Cronologia, cronografia e calendario perpetuo'' (Hoepli, 1998), p. 142.</ref> അത്താഴത്തിനുശേഷം, ഒരു [[Carnival|ലുഡസ് കാർനെലെവാരിസ്]] നൈറ്റ്സും പട്ടാളക്കാരും മദ്യപാനത്തോടെ ആഘോഷിച്ചു. തുടർന്ന് വിവിധ പാപങ്ങളുടെ പ്രതീകമായി മൃഗങ്ങളെ കൊല്ലുന്നതും കഥാചിത്രത്തോടെ അവതരിപ്പിച്ചു. <ref>This included "the killing of a bear to symbolize the devil who tempted the flesh, of bullocks to symbolize their pride, and of a cockerel to symbolize their lusts; thus, they might live chastely and soberly, and keep a good [[Easter]]": Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 7(5), p. 172.</ref> പെന്തെക്കൊസ്ത് റോസാപ്പൂക്കൾ വിതറുന്ന പതിവ് പാസ്ക്വാ ഡി റോസ് അല്ലെങ്കിൽ പെക്വസ് റോസീസ് പോലുള്ള പെരുന്നാളുകളിൽ പ്രതിഫലിച്ചതുപോലെ ആധുനിക യുഗത്തിലും തുടർന്നു. <ref>Mazzoni, ''Saint Hysteria,'' p. 144.</ref> റോസ് ദളങ്ങളോ വെളുത്ത പ്രാവുകളോ പുറത്തുവിടുന്നതിനായി സീലിംഗിൽ "ഹോളി ഗോസ്റ്റ് ഹോൾ" പള്ളികൾ നിർമ്മിച്ചിരുന്നു. <ref>Gertrud Muller Nelson, ''To Dance With God: Family Ritual and Community Celebration'' (Paulist Press, 1986), p. 27; Diana L. Eck, ''Encountering God: A Spiritual Journey from Bozeman to Banaras'' (Beacon Press, 1993, 2003), p. 130; Christopher Hill, ''Holidays and Holy Nights: Celebrating Twelve Seasonal Festivals of the Christian Year'' (Theosophical Publishing House, 2003), pp. 151–152.<!--I'm wary of these, which sound a bit like folk aetiology--></ref> പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ചില സ്രോതസ്സുകൾ റോസ് ഞായറാഴ്ചകളെ റോസാലിയയുടെ ക്രിസ്ത്യൻവത്കൃത രൂപമായി കണ്ടു.<ref>John G.R. Forlong, ''Encyclopedia of Religions'' (1906, reprint 2008), vol. 3, p. 205; C.A. White, "The Pope's Golden Rose," ''Notes and Queries'' 3 (1893), p. 343.</ref> ==അവലംബം== {{Reflist|3}} {{Roman religion (festival)}} [[വർഗ്ഗം:പുരാതന റോമൻ ആഘോഷങ്ങൾ]] [[വർഗ്ഗം:പുഷ്പോത്സവങ്ങൾ]] [[വർഗ്ഗം:യൂറോപ്പിലെ പുഷ്പമേളകൾ]] [[വർഗ്ഗം:ഇറ്റലിയിലെ പുഷ്പമേളകൾ]] hiccemvzgpmcbhyzuyg6jrag1pkyqor 4634181 4634180 2026-06-29T10:20:19Z Meenakshi nandhini 99060 /* വീഞ്ഞും റോസാപ്പൂവും */ 4634181 wikitext text/x-wiki {{rough translation|1=ഇംഗ്ലീഷ്|listed=yes|date=2023 മേയ്}} {{prettyurl|Rosalia (festival)}} {{Infobox holiday |holiday_name = റോസാലിയ |type = [[Roman festival]] |longtype = [[religious pluralism|pluralistic]] within the context of [[Religion in ancient Rome|Classical Roman religion]] and [[Imperial cult (ancient Rome)|Imperial cult]] |image = Morgantina39.jpg |image_size = 250px |caption = [[Roman mosaic|Mosaic]] depicting the weaving of rose wreaths<br><small>''([[Villa Romana del Casale|Villa del Casale]], 4th century)''</small> |observedby = [[Roman Empire]] |date = varying dates mainly in May and June |celebrations = |observances = |relatedto = [[Roman funerals and burial|Roman ancestor cult]],<br>[[Dionysia]], [[Adonia]],<br>[[religion in the Roman military]],<br>[[cult of saints|cult of the saints]] }} [[റോമാ സാമ്രാജ്യം|റോമൻ സാമ്രാജ്യത്തിൽ]] റോസാപ്പൂക്കൾ‌ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഉത്സവമായിരുന്നു '''റോസാലിയ''' അഥവാ '''റോസാറിയ'''. ഈ ഉത്സവത്തിന് ഒരു നിശ്ചിത ദിവസമല്ല ഇത് ആഘോഷിച്ചിരുന്നത്. പ്രധാനമായി മെയ് മാസത്തിലായിരുന്നു ഈ ഉത്സവമെങ്കിലും ജൂലൈ മാസം പകുതിവരെ ഏതു ദിവസം വേണമെങ്കിലും ഇത് ആഘോഷിക്കുമായിരുന്നു. ഈ ഉത്സവത്തെ '''റോസാറ്റിയോ''' ("റോസാപ്പൂ അലങ്കാരങ്ങൾ") അല്ലെങ്കിൽ "റോസാപ്പൂഅലങ്കാര ദിവസം" എന്നും വിശേഷിപ്പിക്കാറുണ്ട്. റോസാപ്പൂകളെ കൂടാതെ മറ്റിനം [[വിയോള (സസ്യം)|വയലറ്റ്]] പൂക്കളുപയോഗിച്ചും ഈ ഉത്സവം (വയലറ്റിയോ, വയലറ്റലങ്കാരം, വയലറ്റു ദിനം, " വയലറ്റ് അലങ്കാരദിനം എന്നിങ്ങനെ പലപേരുകളിൽ) ആഘോഷിക്കാറുണ്ടായിരുന്നു.<ref>C.R. Phillips, ''The Oxford Classical Dictionary,'' edited by Simon Hornblower and Anthony Spawforth (Oxford University Press, 1996, 3rd edition), p. 1335; ''[[Corpus Inscriptionum Latinarum|CIL]]'' 6.10264, 10239, 10248 and others. Other names include ''dies rosalis,'' ''dies rosae'' and ''dies rosaliorum'': ''CIL'' 3.7576, 6.10234, 6.10239, 6. 10248.</ref> മരണമടഞ്ഞവരുടെ സ്മരണക്കായി, അവരുടെ കുഴിമാടങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ഒരു ചടങ്ങായാണ് ഈ ഉത്സം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മതപരവും വ്യക്തിപരവുമായി പരേതാത്മാക്കൾക്കായി നടത്തുന്ന അസംഖ്യം ശ്രദ്ധാഞ്ജലികളിൽ ഒന്നായിരുന്നു ഈ പുഷ്പാർപണം. പരമ്പരാഗത ചടങ്ങുകൾക്ക് (മോസ് മയോറം) റോമൻ ജനത എത്രമാത്രം വില കല്പിച്ചിരുന്നു എന്നതിനെയും ഇത് പ്രതിഫലിപ്പിക്കുന്നു. റോമൻ കലണ്ടറിൽ പരേതരുടെ ബഹുമാനാർഥം നിരവധി പൊതു അവധിദിനങ്ങൾ അല്ലെങ്കിൽ സ്മാരക ദിനങ്ങൾ നീക്കിവെക്കപ്പെട്ടിരുന്നു.<ref>Peter Toohey, "Death and Burial in the Ancient World," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), pp. 366–367.</ref> മതപരമായ ഒരു ആവിഷ്‌കാരമെന്ന നിലയിൽ, ഒരു ദേവന്റെ ആരാധനാ പ്രതിമയ്‌ക്കോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടുന്ന മറ്റ് വസ്തുക്കൾക്കോ ഒരു റോസാറ്റിയോ നൽകുന്നു. മെയ് മാസത്തിൽ റോമൻ സൈന്യം റോസ് ഉത്സവമായ റോസാലിയ സിഗ്നോറം ആഘോഷിച്ചിരുന്നു. അതിൽ അവർ സൈനികരുടെ ആദർശങ്ങൾ മാലകളാൽ അലങ്കരിച്ചിരുന്നു. സ്വകാര്യ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും റോസ് ഫെസ്റ്റിവലുകൾ ലാറ്റിനിൽ കുറഞ്ഞത് നാൽപത്തിയൊന്ന് ലിഖിതങ്ങളിലും ഗ്രീക്കിൽ പതിനാറ് ലിഖിതങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഈ ആചരണത്തെ റോഡിസ്മോസ് എന്ന് വിളിക്കുന്നു.<ref>Christina Kokkinia, "Rosen für die Toten im griechischen Raum und eine neue Rodismos Bithynien," ''Museum Helveticum'' 56 (1999), pp. 209–210, noting that ''rhodismos'' is attested in [[glosses]] as equivalent to ''rosalia''.</ref> പൂക്കൾ പുനരുജ്ജീവനത്തിന്റെയും പുനർജന്മത്തിന്റെയും ഓർമ്മയുടെയും പരമ്പരാഗത പ്രതീകങ്ങളായിരുന്നു. റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും ചുവപ്പും പർപ്പിളും രക്തത്തിന്റെ നിറം ഉണർത്തുന്നതായി തോന്നി. അത് ഒരുതരം പാപമോചനമായി കണക്കാക്കി.<ref>Patricia Cox Miller, ''The Corporeal Imagination: Signifying the Holy in Late Ancient Christianity'' (University of Pennsylvania Press, 2009), p. 74.</ref> വസന്തകാലമായിരുന്നു അവയുടെ പൂവിടൽ കാലഘട്ടം, പൂക്കളിൽ അവസാനം വിരിയുന്നത് റോസാപ്പൂക്കളും ആദ്യം വിരിയുന്നത് വയലറ്റ്പ്പൂക്കളുമാണ്. <ref>Christer Henriksén, ''A Commentary on Martial, ''Epigrams'' Book 9'' (Oxford University Press, 2012), p. 59, citing [[Pliny the Elder|Pliny]], ''Natural History'' 21.64–65 and [[Martial]], ''Epigram'' 9.11.1.</ref>ഉത്സവവിരുന്നുകളുടെയും ശവസംസ്ക്കാര വിരുന്നുകളുടെയും ഭാഗമായി, റോസാപ്പൂക്കൾ ""ജീവിതത്തിന്റെയും മരണത്തിന്റെയും ഒരു വിചിത്രമായ വിരുന്ന്... അനന്തവും അജ്ഞാതവുമായ ഒരേ പ്രക്രിയയുടെ രണ്ട് വശങ്ങളായി കണക്കാക്കപ്പെടുന്നു." <ref>[[:ro:Marcu Beza|Marcu Beza]], ''Paganism in Romanian Folklore'' (J.M. Dent, 1928), p. 43.</ref> സാമ്രാജ്യത്തിന്റെ ചില മേഖലകളിൽ, റോസാലിയ [[ഡൈനീഷ്യസ്|ഡയോനിഷ്യസ്]], [[അഡൊണിസ്|അഡോണിസ്]], എന്നീ ദേവന്മാരെ കൂടാതെ മറ്റുദേവന്മാരുടെയും വസന്തകാല ഉത്സവങ്ങളുമായി ഒത്തുചേർന്നു. എന്നാൽ റോസ് അലങ്കാരം ഒരു രീതിയെന്ന നിലയിൽ പ്രത്യേക ദേവതകളുടെ കാർഷികോത്സവമായും പൂർണ്ണമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാൽ യഹൂദ-ക്രിസ്ത്യൻ നോമ്പുകാല അനുസ്മരണത്തിന്റെ സ്‌മാരകോത്സവം ആയി ഇത് മാറി. <ref>A.S. Hooey, "Rosaliae signorum," ''Harvard Theological Review'' 30.1 (1937), p. 30; Kathleen E. Corley, ''Marantha: Women's Funerary Rituals and Christian Origins'' (Fortress Press, 2010), p. 19; Kokkinia, "Rosen für die Toten," p. 208; on Jewish commemoration, Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), pp. 78–81.</ref> ആദ്യകാല ക്രൈസ്തവ എഴുത്തുകാർ റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും കിരീടങ്ങളും മാലകളും വിശുദ്ധരുടെ ആരാധനാലയത്തിലേക്ക് സമർപ്പിക്കുന്ന വിധത്തിൽ റോസാലിയ മാറി. == സാംസ്കാരികവും മതപരവുമായ പശ്ചാത്തലം == [[File:The Roses of Heliogabalus.jpg|thumb|upright=1.3|''[[Lawrence Alma-Tadema|ലോറൻസ് അൽമ-ടഡെമ]] ചിത്രീകരിച്ച [[The Roses of Heliogabalus|ദി റോസെസ് ഓഫ് ഹെലിയോഗബാലസ്]] (1888):19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലൈംഗിക ചൂഷണത്തിന് കാരണമായ പുഷ്പങ്ങൾ കൊണ്ടുള്ള വീർപ്പുമുട്ടൽ " <ref>Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 142.</ref>]] [[ഗ്രീസ്|ഗ്രീസിലും]] [[റോം|റോമിലും]] പുഷ്പങ്ങളും മാലകളും ഉത്സവവേളകളിൽ പുരുഷന്മാരും സ്ത്രീകളും ധരിച്ചിരുന്നു.<ref>Mireille M. Lee, "Clothing," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 231.</ref> റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും മാലകൾ സംയോജിപ്പിച്ചോ അല്ലെങ്കിൽ പ്യത്യേകമായോ, ആർക്കൈക് കാലഘട്ടത്തിൽ ഗ്രീക്ക് ഗാനരചനയിൽ ലൈംഗിക രംഗങ്ങൾ, വധുവിന്റെ ഘോഷയാത്രകൾ, മദ്യപാന പാർട്ടികൾ എന്നിവ അലങ്കരിച്ചിരുന്നു. <ref>[[C. M. Bowra]], ''Greek Lyric Poetry: From Alcman to Simonides'' pp. 108, 191, 264; Patricia A. Rosenmeyer, ''The Poetics of Imitation: Anacreon and the Anacreontic Tradition'' (Cambridge University Press, 1992), ''[https://books.google.com/books?id=rIqsUZyYMQAC&q=roses#v=snippet&q=roses&f=false passim.]''</ref> ലാറ്റിൻ സാഹിത്യത്തിൽ, "റോസാപ്പൂക്കളിലും വയലറ്റുപ്പൂക്കളിലും" ആയിരിക്കുക എന്നതിനർത്ഥം അതിയായ ആനന്ദം അനുഭവിക്കുക എന്നതാണ്. <ref>Henriksén, ''A Commentary on Martial,'' p. 59, citing [[Cicero]], ''Tusculan Disputations'' 5.73.</ref> പുഷ്പങ്ങളും മാലകളും "ധരിക്കുന്നവരെ ആഘോഷകരായും മാത്രമല്ല ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും സംക്ഷിപ്തതയുടെയും മുഖഭാവമായും കാണുന്നു." <ref>Karen K. Hersch, ''The Roman Wedding: Ritual and Meaning in Antiquity'' (Cambridge University Press, 2010), p. 91.</ref> റോസുകളും വയലറ്റുകളും റീത്തുകളിലും ഏറ്റവും പ്രചാരമുള്ള പുഷ്പങ്ങളായിരുന്നു. മാത്രമല്ല ചിലപ്പോൾ സമ്മാനമായും നൽകിയിരുന്നു.<ref>Henriksén, ''A Commentary on Martial,'' p. 256, citing [[Martial]] 9.60; [[Pliny the Elder|Pliny]], ''[[Natural History (Pliny)|Natural History]]'' 21.14; [[Ovid]], ''[[Metamorphoses]]'' 12.410; [[Statius]], ''Silvae'' 1.2.22. [[Ludwig Friedländer]], ''Roman Life and Manners under the Early Empire'', translated by A.B. Gough (Routledge,1913), vol. 4, pp. 144–145, notes that Roman ''violae'' may at times refer to the [[Erysimum|wallflower]] or [[Matthiola|stock]] as well as violets.</ref> ചില ദേവതകളുമായി പൂക്കൾ ബന്ധപ്പെട്ടിരുന്നു. അല്ലെങ്കിൽ അഫ്രോഡൈറ്റ് (റോമൻ [[വീനസ്|വീനസ്]]), [[പെർസഫനി|പെർസെഫോൺ]]<ref>Monica S. Cyrino, ''Aphrodite'' (Routledge, 2010), p. 36; ''Corinth. The Sanctuary of Demeter and Kore: Terracotta Figurines of the Classical, Hellenistic, and Roman Periods'' (ASCSA, 2000), vol. 18, pt. 4, pp. 124–125.</ref> ([[Proserpina|പ്രോസെർപീന]]), [[Chloris|ക്ലോറിസ്]] <ref>Ada Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'' (Cambridge University Press, 2007), p. 316.</ref> ([[Flora (mythology)|ഫ്ലോറ]]) തുടങ്ങി ചില ദേവന്മാർക്ക് പൂക്കൾ അർപ്പിച്ചിരുന്നു. റോസാപ്പൂക്കളും സുഗന്ധങ്ങളും [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റിന്റെയും]] <ref>Cyrino, ''Aphrodite,'' pp. 35–39; Ian Du Quesnay, "Three Problems in Poem 66," in ''Catullus: Poems, Books, Reader'' (Cambridge University Press, 2012), pp. 165–166.</ref> [[ഡൈനീഷ്യസ്|ഡയോനിഷ്യസിന്റെയും]] പ്രത്യേക സവിശേഷതയായായി കരുതിയിരുന്നു. പ്രത്യേകിച്ചും ഇംപീരിയൽ കാലഘട്ടത്തിലെ കവിതകളിൽ മദ്യപാനികൾക്കോ [[Eros|ഇറോസിന്റെ]] സാന്നിധ്യത്തിനോ ഉള്ള വൈൻ ദേവൻ ("സ്നേഹം, ആഗ്രഹം") ആയും കണ്ടിരുന്നു. <ref>[[M.L. West]], "The ''Anacreontea''," in ''Hellenica: Selected Papers on Greek Literature and Thought. Volume II: Lyric and Drama'' (Oxford University Press, 2013), vol. 2, pp. 388–389; Laura Miguélez-Cavero, ''Poems in Context: Greek Poetry in the Egyptian Thebaid 200-600 AD'' (Walter de Gruyter, 2008), pp. 130–134 (on the wine of Dionysus as having a potent fragrance that competes with that of flowers such as roses); Xavier Riu, ''Dionysism and Comedy'' (Rowman & Littlefield, 1999), p. 108; Edoarda Barra-Salzédo, ''En soufflant la grâce: Âmes, souffles et humeurs en Grèce ancienne'' (Jérôme Villon, 2007), p. 178.</ref> ഗ്രീക്ക് റൊമാൻസ് നോവൽ [[Daphnis and Chloe|ഡാഫ്‌നിസ് ആൻഡ് ക്ലോയി]] (എ.ഡി. രണ്ടാം നൂറ്റാണ്ട്) ഡയോനിഷ്യസിനുള്ള ഒരു പുണ്യസ്ഥലത്തെ കേന്ദ്രീകരിച്ച് ധാരാളം സസ്യജാലങ്ങളിൽ റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും ഉള്ള ഒരു [[Pleasure garden|ആനന്ദ ഉദ്യാനത്തെ]] കുറിച്ച് വിവരിക്കുന്നു. <ref>A.R. Littlewood, "Ancient Literary Evidence for the Pleasure Gardens of Roman Country Villas," in ''Ancient Roman villa Gardens,'' Dumbarton Oaks Colloquium on the History of Landscape Architecture 10 (Dumbarton Oaks, 1987), p. 28.</ref> റോമിൽ വീനസ് പൂന്തോട്ടങ്ങളുടെയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായിരുന്നു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 42.</ref> [[Veneralia|ഏപ്രിൽ ഒന്നിന്]] വീനസിന്റെ ആചാരപരമായ ശുദ്ധീകരണത്തിലും (ലാവറ്റിയോ) ഏപ്രിൽ 23 ന് അവരുടെ ബഹുമാനാർത്ഥം ആഘോഷിച്ച വൈൻ ഫെസ്റ്റിവലിലും ([[Vinalia|വിനാലിയ]]) വീനസിന് റോസാപ്പൂവ് നൽകിയിരുന്നു.<ref>Ovid, ''Fasti'' 4.138 and 869f.; Hooey, "Rosaliae signorum," p. 27.</ref> പുഷ്പങ്ങളുടെ ആഡംബര പ്രദർശനം സൗഹൃദത്തിന്റെയും വിശാലമനസ്കതയുടെയും പ്രതീകമായിരുന്നു. [[പാപ്പിറസ്|പാപ്പൈറസിൽ]] അവശേഷിക്കുന്ന ഒരു സാമ്രാജ്യപരമായ കാലഘട്ടത്തിലെ [[Business letter|വാണിജ്യപരമായ കത്തിൽ]], കല്യാണത്തിന് ആവശ്യമുള്ള പൂക്കളിന് റോസ് വിളവെടുപ്പ് അപര്യാപ്തമാണെന്ന് കാണിച്ചുകൊണ്ട് വിഷമിക്കുന്ന ഒരു മണവാളന്റെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. വിവാഹത്തിന് ആവശ്യമുള്ള റോസ് വിളവെടുപ്പ് അപര്യാപ്തമായതിനാൽ അവർ അഭ്യർത്ഥിച്ച 2,000 ന് പകരം 4,000 [[നാർസിസസ് (സസ്യം)|നാർസിസസ്]] പൂക്കൾ അയച്ചുകൊണ്ട് വിതരണക്കാർ നഷ്ടപരിഹാരം നൽകുകയുണ്ടായി. <ref>''[[Oxyrhynchus Papyri]]'' 331.1–21; ''The Oxford Encyclopedia of Ancient Greece and Rome,'' p. 30.</ref> പുഷ്പങ്ങൾ റോമൻ വിവാഹങ്ങളുടെ ഭാഗമായിരുന്നപ്പോൾ, മണവാളൻ മണവാട്ടിയെക്കാൾ പുഷ്പകിരീടം ധരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. [[Statius|സ്റ്റാറ്റിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്) വരനെ [[റോസ റൂബിജിനോസ|റോസാപ്പൂവ്]], [[വിയോള (സസ്യം)|വയലറ്റ്]], [[ലില്ലി]] എന്നിവയുടെ റീത്ത് ധരിപ്പിച്ചിരുന്നതായി വിവരിക്കുന്നു. <ref>Statius, ''Silvae'' 1.20; Hersch, ''The Roman Wedding,'' p. 90.</ref> ചക്രവർത്തി ഔദ്യോഗികമായി ഒരു നഗരത്തിലെത്തിയപ്പോൾ, സ്വാഗതസംഘത്തിൽ നിന്നുള്ള അഭിവാദ്യത്തിന്റെ ചടങ്ങുകളിലും പുഷ്പമാലകൾ ഉണ്ടായിരുന്നിരിക്കാം. <ref>"Triumph," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 123.</ref> [[Augustan History|ഹിസ്റ്റോറിയ അഗസ്റ്റയിലെ]] ("മിക്കവാറും സാങ്കൽപ്പികം"), ഒരു വിവരമനുസരിച്ച്, അത്യന്തം സുഖലോലുപനായ ചക്രവർത്തിയായ [[Elagabalus|ഹെലിയോഗബാലസ്]] അതിഥികളെ തന്റെ ഔദ്യോഗികവിരുന്നുകളിലൊന്നിൽ റോസ് ദളങ്ങളുടെ ഹിമപാതം കൊണ്ട് മൂടിയതായി പറയപ്പെടുന്നു. <ref>''The Classical Tradition'', edited by Anthony Grafton, Glenn W. Most, Salvatore Settis (Harvard University Press, 2010), p. 524.</ref> ഗ്രീക്ക് സംസ്കാരത്തിൽ, വിജയകരമായ ഒരു കായികതാരത്തിന്റെയോ വധുവിന്റെ ദമ്പതികളുടെയോ മുകളിലൂടെ ഇലകളോ പുഷ്പ ദളങ്ങളോ ചൊരിയുന്നതാണ് ഫൈലോബോളിയ.<ref>Stephen G. Miller, ''The Berkeley Plato'' (University of California Press, 2009), p. 43; Bruno Currie, ''Pindar and the Cult of Heroes'' (Oxford University Press, 2005), p. 141; John H. Oakley and Rebecca H. Sinos, ''The Wedding in Ancient Athens'' (University of Wisconsin Press, 1993), p. 27.</ref> [[File:José de Ribera 064.jpg|thumb|left|upright=1.2|[[José de Ribera|ഹോസെ ഡി റിബെര]]യുടെ വീനസും അഡോണിസും (1637) അഡോണിസിന്റെ ശരീരത്തിന് മുകളിൽ റോസ് കിരീടം ധരിച്ച വീനസ്]] പ്രാചീനമായ പൗരാണികശാസ്‌ത്രത്തിൽ രക്തവും പുഷ്പങ്ങളും ദൈവിക രൂപാന്തരീകരണത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കഥകൾ ഉൾക്കൊള്ളുന്നു. <ref name="Miller-p74">Miller, ''The Corporeal Imagination,'' p. 74.</ref>അഫ്രോഡൈറ്റിന്റെ പ്രിയപ്പെട്ട അഡോണിസ് ഒരു വേട്ടയ്ക്കിടെ ഒരു പന്നിയാൽ കൊല്ലപ്പെട്ടപ്പോൾ, അവന്റെ രക്തത്തിൽ നിന്ന് ഒരു പുഷ്പം ഉണ്ടായി. [[Cybele|സൈബലിലെ]] റോമൻ ആചാരങ്ങളുടെ കേന്ദ്രകഥയിൽ സൈബലിന്റെ ഭർത്താവായ [[Attis|ആറ്റിസിന്റെ]] സ്വയം ഉണ്ടാക്കിയ വൃഷണച്ഛേദത്തിലെ രക്തത്തിൽ നിന്ന് വയലറ്റ് നിറമുള്ള പുഷ്പം മുളച്ചു. [[On the Origin of the World|ഓൺ ദി ഒറിജിൻ ഓഫ് ദി വേൾഡ്]] എന്ന ഗ്നോസ്റ്റിക് പാഠത്തിൽ, ഒരുപക്ഷേ നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ <ref>Hans-Gebhard Bethge, Bentley Layton, Societas Coptica Hierosolymitana, "''On the Origin of the World'' (II,5 and XIII,2)," in ''The Nag Hammadi Library in English: The Definitive New Translation of the Gnostic Scriptures Complete in One Volume'' (Brill, 1977, rev. ed. 1996), p. 170.</ref> ഈറോസുമായി ലൈംഗികമായി ഒന്നിച്ചതിനുശേഷം [[Cupid and Psyche|സൈക്കിന്റെ]] കന്യാരക്തത്തിൽ നിന്ന് ("ആത്മാവ്") സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പുഷ്പമാണ് റോസ്. <ref>The examples of Attis, Adonis, ''On the Origin of the World'' from Miller, ''The Corporeal Imagination,'' p. 74.</ref>നാലാം നൂറ്റാണ്ടിലെ [[Gallo-Roman culture|ഗാലോ-റോമൻ]] കവി [[Ausonius|ഔസോണിയസ്]] ''കുപിഡ് ക്രൂസിഫൈഡ്'' എന്ന കവിതയിൽ, കുപിഡ് (റോമിനു തുല്യമായ ഇറോസ്) പ്രണയത്തിൽ നിരാശരായ ദേവതകളാൽ അധോലോകത്തിൽ പീഡിപ്പിക്കപ്പെടുന്നു. അവന്റെ മുറിവുകളിൽ നിന്നുള്ള രക്തം റോസാപ്പൂവ് വളരാൻ കാരണമാകുന്നതായി പറയുന്നു. <ref name="Miller-p75">Miller, ''The Corporeal Imagination,'' p. 75.</ref> [[Ancient Egyptian religion|ഈജിപ്ഷ്യൻ മതത്തിൽ]], ലോറൽ, [[Palm branch|ഈന്തപ്പനയുടെ കൊമ്പ്]], തൂവലുകൾ, [[പാപ്പിറസ്]] അല്ലെങ്കിൽ വിലയേറിയ ലോഹങ്ങളുടെ ശവസംസ്ക്കാര റീത്തുകൾ എന്നിവ മരണാനന്തര ജീവിതത്തിന്റെ [[Ancient Egyptian afterlife beliefs|വേയിംഗ് ഓഫ് ഹാർട്ട്]] ചടങ്ങിൽ എത്തപ്പെടുമ്പോൾ മരണപ്പെട്ടയാൾക്ക് ലഭിക്കേണ്ട "[[Crown of justification|ന്യായീകരണത്തിന്റെ കിരീടത്തെ]]" ഇത് പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വ കാലഘട്ടത്തിൽ, [[Romanization (cultural)|റോമൻ സംസ്ക്കാരത്തിൽ]] [[ഐസിസ്|ഐസിസ്]] ആരാധനയുടെ സ്വാധീനത്തിൽ റീത്ത് റോസാപ്പൂക്കളായിരുന്നിരിക്കാം. <ref>Lorelei H. Corcoran and Marie Svoboda, ''Herakleides: A Portrait Mummy from Roman Egypt'' (Getty Publications, 2010), p. 32.</ref> മാർച്ച് 5 ന് സാമ്രാജ്യത്വ അവധിക്കാലമായ [[Navigium Isidis|നവിജിയം ഐസിഡിസിനെ]] തുടർന്ന് ഐസിസിന്റെ പ്രതിമ റോസാപ്പൂക്കളാൽ അലങ്കരിച്ചിരുന്നു. ഐസിസിന്റെ ജലയാത്രയെ ഒരു ആചാരപരമായ ഘോഷയാത്രയുടെ ഭാഗമായി പ്രതിനിധീകരിച്ചു. <ref>Apuleius, ''[[The Golden Ass|Metamorphoses]]'' 11.6.1; Miller, ''The Corporeal Imagination,'' p. 74.</ref> [[അപൂലിയസ്|അപുലിയസിന്റെ]] രൂപാന്തരീകരണത്തിൽ,, നായകനായ ലൂസിയസ് ഒരു കഴുതയായി രൂപാന്തരപ്പെടുന്നു. എന്നാൽ വീണ്ടെടുപ്പിന്റെ ഒരു യാത്രയ്ക്ക് ശേഷം റോസാപ്പൂവ് കഴിക്കുകയും ഐസിസിന്റെ നിഗൂഢതകളിലേക്ക് ഒരു തുടക്കമാകുന്നതിലൂടെ മനുഷ്യരൂപത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. <ref name="Miller-p74" /> റോഡോഫോറിയ എന്ന ഉത്സവം മൂന്ന് ഗ്രീക്ക് പപ്പൈറിയിൽ സംരക്ഷിക്കപ്പെടുന്നു. ഇത് ഐസിസിനുവേണ്ടി "റോസ്-ചുമക്കുന്ന"തായിരിക്കാം, അല്ലെങ്കിൽ റോസാലിയയുടെ ഗ്രീക്ക് നാമമായിരിക്കാം.<ref>[[J. Gwyn Griffiths]], ''Apuleius of Madaurus: The Isis-Book: (Metamorphoses, Book XI)'' (Brill, 1975), pp 160–161.</ref> == ശവസംസ്കാര പുഷ്പങ്ങളായി റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും == [[File:Fresco Fragment with Four Cupids Hanging Garlands - Google Art Project.jpg|thumb|upright=1.4|The making of rose garlands by multiple [[Cupid and Psyche|Cupids and Psyches]], in a wall painting from [[Pompeii]]: the Psyche on the right holds a [[patera|libation bowl]], a symbol of religious piety often depicted as a [[Rosette (design)|rosette]]<ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref>]] റോസാപ്പൂക്കൾക്ക് ഗ്രീസിൽ ശവസംസ്കാരചടങ്ങുകളിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പക്ഷേ പ്രത്യേകിച്ചും ഇത് റോമാക്കാർക്കിടയിൽ മരണവും ശവസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. <ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref> ഗ്രീസിൽ റോസാപ്പൂക്കൾ ശവസംസ്കാരങ്ങളിലും [[ശിലാഫലകം|ശിലാഫലകങ്ങളിലും]] മിക്കപ്പോഴും പെൺകുട്ടികളുടെ ശവകുടീരത്തിലെ സ്‌മാരകഫലകങ്ങളിലും കാണപ്പെടുന്നു. <ref>Frederick E. Brenk, ''Clothed in Purple Light: Studies in Vergil and in Latin Literature'' (Franz Steiner, 1999), pp. 87, 102.</ref>സാമ്രാജ്യപരമായ കാലഘട്ടത്തിലെ ഗ്രീക്ക് ശവകുടീരത്തിലെ സ്‌മാരകങ്ങളെ, അവിവാഹിതയായ പെൺകുട്ടിയുടെ മരണത്തെ വസന്തകാലത്ത് വെട്ടിമാറ്റുന്ന ഒരു വിടർന്നുവരുന്ന റോസാപ്പൂവുമായി താരതമ്യപ്പെടുത്തുന്നു. ഒരു യുവതി തന്റെ വിവാഹ വസ്ത്രത്തിൽ അടക്കംചെയ്താൽ അത് "ഒരു പൂന്തോട്ടത്തിലെ റോസ് പോലെയാണ്"; എട്ട് വയസുള്ള ഒരു ആൺകുട്ടി റോസാപ്പൂവ് പോലെയും അത് "[[Erotes|ഈറോട്ടിന്റെ]] മനോഹരമായ പുഷ്പം" ("ലവ്സ്" അല്ലെങ്കിൽ കുപിഡ്സ്) പോലെയും ആണ്. <ref>Brenk, ''Clothed in Purple Light,'' p. 87, note 2.</ref> പുഷ്പിക്കുന്നത് യുവത്വത്തിന്റെയും ദുഃഖാചരണത്തിന്റെയും പ്രതീകമെന്ന നിലയിൽ, റോസ് പലപ്പോഴും അകാലത്തിൽ പൊലിഞ്ഞുപോയ മരണത്തെ അടയാളപ്പെടുത്തുന്നു. <ref name="Brenk-p88">Brenk, ''Clothed in Purple Light,'' p. 88.</ref> [[ഇലിയഡ്|ഇലിയഡിൽ]], മരണത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശരീരത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റ്]] [[Hector|ഹെക്ടറുടെ]] മൃതദേഹം "റോസാപ്പൂവിന്റെ എണ്ണയും"<ref>As translated by [[Robert Fagles]].</ref> [[അംബ്രോസിയ]]യും ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നു. <ref>''Iliad'' 23.185–187; Cyrino, ''Aphrodite,'' pp. 63, 94. Wooden cult statues might be anointed periodically with rose oil as a preservative, according to [[Pausanias (geographer)|Pausanias]] (9.41.7): Barbara Breitenberger, ''Aphrodite and Eros: The Development of Greek Erotic Mythology'' (Routledge, 2007), p. 60.</ref> ഗ്രീക്ക്, ലാറ്റിൻ കവിതകളിൽ, [[Elysium|എലിസിയൻ വയലുകളിൽ]] അനുഗൃഹീതമായ മരണാനന്തര ജീവിതത്തിൽ റോസാപ്പൂവ് വളരുന്നു.<ref>Brenk, ''Clothed in Purple Light,'' pp. 102–104, 113, citing [[Pindar]], frg. 129 (edition of Snell); [[Propertius]] 4.7.59–62.</ref> മരിച്ചവർക്കുള്ള രക്തരഹിത ബലിയിൽ റോസ് മാലകളും വയലറ്റുപ്പൂക്കളും വൈൻ [[Libation|ലിബേഷൻ]] എന്നിവ ഉൾപ്പെടുന്നു. <ref>Hersch, ''The Roman Wedding,'' p. 91, citing Ovid.</ref> ലാറ്റിൻ പർപ്യൂറിയസ് ചുവപ്പ് മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും മരണത്തിന്റെ പുഷ്പങ്ങളായി മാറി.<ref name="Brenk-p88" /> പുരാതന പദോൽപ്പത്തിയിൽ, പർപ്യൂറിയസ് ഗ്രീക്ക് പോർഫിറിയോസുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ചർമ്മത്തിൽ ചതവിലോ മുറിവിലോ കൂടി പർപ്പിൾ രക്തം നനയുന്നതായി ഇത് അർത്ഥമാക്കുന്നു. <ref name="Brenk-p88" /> [[Augustan literature (ancient Rome)|അഗസ്റ്റൻ]] ഇതിഹാസകവി [[വിർജിൽ|വെർജിൽ]] ഒരു പർപ്പിൾ പുഷ്പത്തിന്റെ രൂപകം യുദ്ധത്തിൽ ചെറുപ്പക്കാരുടെ അകാലവും രക്തരൂക്ഷിതവുമായ മരണത്തെ വിവരിക്കുന്നു. <ref>Vergil, ''[[Aeneid]]'' 6.884 and 9.434–437; Brenk, ''Clothed in Purple Light,'' pp. 89–90, 112–113.</ref> [[Pallas (son of Evander)|പല്ലാസിന്റെ]] മരണം ആറ്റിസിന്റെ വയലറ്റിനെയും [[അപ്പോളോ]]യുടെ പ്രിയപ്പെട്ട [[ഹയാസിന്തസ്|ഹയാസിന്തസിന്റെ]] മരണപ്പെടുന്ന രക്തത്തിൽ നിന്ന് ഉണ്ടാകുന്ന [[ഹയാസിന്ത് (സസ്യം)|ഹയാസിന്തിനെയും]] ഉളവാക്കുന്നു.<ref>J.D. Reed, ''Virgil's Gaze: Nation and Poetry in the Aeneid'' (Princeton University Press, 2007), p. 22.</ref> പുൽമേടിലെ റോസാപ്പൂവിന്റെ "രക്തരൂക്ഷിതമായ ഗാംഭീര്യത്തെക്കുറിച്ച്" [[Claudian|ക്ലോഡിയൻ]] എഴുതുന്നു. ഇതിൽ പ്രോസെർപീനയെ അധോലോകത്തിലേക്ക് ഹയാസിന്തുകൾ വയലറ്റുകൾ എന്നിവയോടൊപ്പം തട്ടിക്കൊണ്ടുപോകുന്നതിലൂടെ സമൃദ്ധമായ സസ്യജാലങ്ങൾ സംഭാവനയായി നൽകുന്നു. <ref>Claudian, ''De rapto Proserpina'' 2.92–93: ''sanguineo splendore rosas.''</ref>റോസാപ്പൂവും മുള്ളുകളുടെ സ്ഥിരമായ സാന്നിധ്യവും പ്രണയത്തിന്റെ സംവാദത്തിൽ പോലും ആപത്തു സൂചിപ്പിക്കുന്ന രക്തച്ചൊരിച്ചിലിനെയും മരണത്തെയും കാണിക്കുന്നു.<ref>Rosenmeyer, ''The Poetics of Imitation,'' pp. 211–212.</ref> [[File:Maenad and Cupid MAN Napoli Inv110591.jpg|thumb|പോംപൈയിലെ [[Lucius Caecilius Iucundus|ലൂസിയസ് സിസിലിയസ് യൂക്കുണ്ടസിന്റെ]] ഭവനത്തിൽ നിന്നുള്ള ഒരു ചുമർചിത്രത്തിൽ, ഒരു പുഷ്പചക്രം അണിഞ്ഞിരിക്കുന്ന [[maenad|മെനഡ്]] (ഡയോനിഷ്യസിന്റെ പരിചാരകൻ) കൈയിൽ ഒരു റോസാപ്പൂ പിടിച്ചിരിക്കുന്ന കുപിഡിനെ എടുത്തുകൊണ്ട് നിൽക്കുന്നു.]] നേരെമറിച്ച്, ഒരു ശവസംസ്ക്കാര സന്ദർഭത്തിൽ റോസാപ്പൂവ് ഉത്സവ വിരുന്നിനെ സൂചിപ്പിക്കാം, കാരണം റോമൻ കുടുംബങ്ങൾ വർഷത്തിലുടനീളം നിരവധി തവണ ശ്മശാന സ്ഥലങ്ങളിൽ ലിബേഷനായി കൂടിക്കാഴ്ചകൾ നടത്തുകയും അവർ ഒന്നിച്ച് ഭക്ഷണവും പങ്കിട്ട് മരിച്ച പ്രിയപ്പെട്ടവരുടെ വിലപ്പെട്ട ഓർമ്മകളും കുടുംബത്തിലൂടെ ജീവിതത്തിന്റെ തുടർച്ചയും ആഘോഷിച്ചിരുന്നു. <ref>J.M.C. Toynbee, ''Death and Burial in the Roman World'' (Johns Hopkins University Press, 1971, 1996), pp. 62–63; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs'', Bar International Series 1768 (Oxford, 2008), pp. 59–68.</ref> റോമൻ ശവകുടീര ചിത്രങ്ങളിൽ, ചുവന്ന റോസാപ്പൂക്കൾ പലപ്പോഴും നിലത്ത് എത്തുന്നവിധത്തിൽ സമൃദ്ധമായി വിതറിയിരുന്നു. <ref name="Brenk-p88" /> ഈ ഇളം പുഷ്പങ്ങൾ ഒരു ശാശ്വത മായറോസാലിയ സൃഷ്ടിക്കുകയും റോമൻ വിശ്വാസങ്ങളുടെ ആത്മാവിന്റെ തുടർച്ചയായ അസ്തിത്വത്തിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു<ref>Toynbee, ''Death and Burial in the Roman World'', p. 63.</ref>. ഒരു ലാറ്റിൻ ശവകുടീരത്തിലെ സ്‌മാരകലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: മരണപ്പെട്ടയാളുടെ അസ്ഥികളോ ചാരമോ പുഷ്പങ്ങൾ സൃഷ്ടിക്കുന്നതായി സങ്കൽപ്പിക്കാം<blockquote>''ഭക്തിയാൽ സമ്പന്നനായ ഒപ്‌റ്റാറ്റസ് എന്ന കുട്ടി ഇവിടെയുണ്ട്: അവന്റെ ചിതാഭസ്മം വയലറ്റുപ്പൂക്കളും റോസാപ്പൂക്കളും ആയിരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇപ്പോൾ അവന്റെ [[Terra (mythology)|അമ്മയായ ഭൂമി]] അവന്റെ മേൽ പ്രകാശമായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരണം ആൺകുട്ടിയുടെ ജീവിതം ആർക്കും ഒരു ഭാരമായിരുന്നില്ല.<ref>Toynbee, ''Death and Burial in the Roman World'', p. 37.</ref></blockquote> ചില ശവകുടീരങ്ങളിലും [[Mausoleum|സ്മാരകമണ്ഡപങ്ങളിലും]] റോസാപ്പൂവ് നട്ടുപിടിപ്പിച്ചു. അലങ്കാരത്തിനായി റോസാപ്പൂവ് നട്ടുവളർത്തുന്നതിനോ സെമിത്തേരി പരിപാലനത്തിനോ ഭരണപരമായ ചെലവുകൾക്കോ വിൽക്കാൻ ഉൽപാദിപ്പിക്കുന്നതിനോ വേണ്ടി തൊട്ടടുത്തുള്ള മൈതാനങ്ങൾ പൂന്തോട്ടങ്ങളായി ഉപയോഗിച്ചിരുന്നു. <ref>Toynbee, ''Death and Burial in the Roman World'', pp. 97–98; Claire Holleran, ''Shopping in Ancient Rome: The Retail Trade in the Late Republic and the Principate'' (Oxford University Press, 2012), p. 119; John S. Kloppenborg and Richard S. Ascough, ''Greco-Roman Associations: Texts, Translations, and Commentary. I: Attica, Central Greece, Macedonia, Thrace'' (Walter de Gruyter, 2011), vol. 1, p. 327 (in regard to bequests made to associations, who might use surplus profit to benefit the membership).</ref> 19 മുതൽ 21 വരെ നൂറ്റാണ്ടുകളിൽ, മുറിച്ചതും നട്ടുവളർത്തുന്നതുമായ പുഷ്പങ്ങളുടെ എണ്ണം ഇറ്റാലിയൻ ശ്മശാനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. അത് ആംഗ്ലോ-അമേരിക്കൻ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമാണ്. <ref>Jack Goody and Cesare Poppi, "Flowers and Bones: Approaches to the Dead in Anglo-American and Italian Cemeteries," in ''Modes of Comparison: Theory and Practice'' (University of Michigan Press, 2006), pp. 420–456; the epitaph of Optatus provides an [[Epigraph (literature)|epigraph]] for the article. See p. 451, note 60, on the possible connection of the Rosalia to the [[Romania|Romanian]] festival of [[Rusalii]] at [[Whitsuntide]], with a citation of Gail Kligman, ''Căluş: Symbolic Transformation in Romanian Ritual'' (University of Chicago Press, 1981), and see also Beza, ''Paganism in Romanian Folklore,'' pp. 42–43.</ref> ഈ വ്യത്യാസം റോമൻ കത്തോലിക്കാ സമ്പ്രദായങ്ങളിലൊന്നായി വിമർശിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി ചില പ്രൊട്ടസ്റ്റന്റ്‌ സഭകൾ, പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ "പുറംജാതി" പോലുള്ളവയും ഉത്ഭവിക്കാൻ കാരണമായി.<ref>Goody and Poppi, "Flowers and Bones," p. 442.</ref> == റോസ്, വയലറ്റ് ഉത്സവങ്ങൾ == [[File:Statua di silvano forse da italia, II-III sec 01.JPG|thumb|upright=.5|മാതളനാരങ്ങ, മുന്തിരി, മറ്റ് ഉൽ‌പന്നങ്ങൾ എന്നിവ കൈവശമുള്ള സിൽ‌വാനസിനെ ശ്രദ്ധിക്കുന്ന നായ (രണ്ടാം-മൂന്നാം നൂറ്റാണ്ട്)]] ശവസംസ്കാര കലയിൽ റോസാപ്പൂവിന് ഒരു നീണ്ട പാരമ്പര്യമുണ്ടായിരുന്നുവെങ്കിലും, <ref>Carole E. Newlands, ''Statius. Silvae Book II'' (Cambridge University Press, 2011), p. 94.</ref> റോമൻ റോസ് ഉത്സവത്തിന്റെ ആദ്യകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ജൂൺ 20-ന് ആഘോഷം നടത്തിയിരുന്ന<ref>[[Robert E.A. Palmer]], "Silvanus, Sylvester, and the Chair of St. Peter," ''Proceedings of the American Philosophical Society'' 122.4 (1978), p. 226.</ref>ഡൊമിഷ്യൻ (എ.ഡി. 81-96), ഭരണകാലത്ത് ആയിരുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 10.444.</ref> വനപ്രദേശ ദേവനായ [[Silvanus (mythology)|സിൽവാനസിനായി]] സമർപ്പിച്ച [[Lucania|ലൂക്കാനിയയിലെ]] ഒരു പുരോഹിത സംഘടനയാണ് ([[Collegium (ancient Rome)|കൊളീജിയം]]) ഈ ലിഖിതം നിർമ്മിച്ചത്. ഇത് ചക്രവർത്തിയുടെ ക്ഷേമത്തിനായുള്ള നേർച്ചകൾ രേഖപ്പെടുത്തുകയും വർഷത്തിൽ അഞ്ച് തവണ സിൽവാനസിന് ഒരു യാഗം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അവയിൽ റോസാലിയയും ഉൾപ്പെട്ടിരുന്നു. സിൽ‌വാനസിനെ കാടിന്റെ ദേവതയായി കണക്കാക്കുന്നുണ്ടെങ്കിലും, [[പെരുംജീരകം|ഫെന്നെൽ]] പൂച്ചെടികളെയും ലില്ലിപ്പൂക്കളെയും വഹിക്കുന്നതായി വെർജിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.<ref>Vergil, ''Eclogue'' 10.25.</ref> മറ്റ് ലിഖിതങ്ങളിലെ, മൂന്ന് ദാതാക്കൾ സിൽ‌വാനസിന് ആന്തസ് (ഗ്രീക്ക് ആന്തോസ്, "ഫ്ലവർ") എന്ന സംസ്കാരനാമം സംഭാവനയായി നൽകി. കുറച്ച് വ്യാഖ്യാനങ്ങളിൽ, നാലാമത്തേ ദാതാവ്, സിൽ‌വാനസ് [[Flora (mythology)|ഫ്ലോറയുടെ]] പുല്ലിംഗമായ ഫ്ലോറസ് എന്ന ലാറ്റിൻ നാമത്തിൽ നിന്ന് ഉണ്ടായതായിരിക്കാമെന്നു പറയുന്നു. <ref>Palmer, "Silvanus, Sylvester, and the Chair of St. Peter," p. 226.</ref> മരങ്ങൾ സസ്യജീവിതത്തിന്റെ രൂപമായതിനാൽ സിൽ‌വാനസിന്റെ പ്രതീകമാണ്. പുഷ്പങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവ്യക്തമാണ്. പ്രധാനമായും [[Danubian provinces|ഡാനൂബിയൻ പ്രവിശ്യകളിൽ]] കാണപ്പെടുന്ന [[Silvanae|സിൽവാനെയുടെ]] സ്ത്രീ പ്രതിരൂപങ്ങളിൽ ചിലപ്പോൾ പൂച്ചട്ടികളോ റീത്തുകളോ ചുമക്കുന്നതായി ചിത്രീകരിക്കുന്നു. <ref>Peter F. Dorcey, ''The Cult of Silvanus: A Study in Roman Folk Religion'' (Brill, 1992), p. 44.</ref> "ട്രീ-ബെയറർ" എന്നർത്ഥം വരുന്ന ഡെൻഡ്രോഫോറസ് എന്ന വിശേഷണത്തിലൂടെ, റോമൈസ്ഡ് ആറ്റിസ്, സൈബലെ എന്നിവരുടെ ആരാധനയുമായി അദ്ദേഹത്തെ ബന്ധിപ്പിച്ചു. അതിൽ ഡെൻഡ്രോഫോറി എന്ന് വിളിക്കപ്പെടുന്നവർ പങ്കെടുത്തിരുന്നു.<ref>Dorcey, ''The Cult of Silvanus,'' pp. 17, 19, 31, 82.</ref> നല്ലത് ചെയ്യാനാഗ്രഹിക്കുന്ന ആളുകൾ ഒരു വിൽപ്പത്രം എഴുതി ജീവിതാവസാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ, മരണാനന്തരം അവരുടെ സ്‌മരണയും പരിചരണവും (ക്യൂറ) പരിപാലിക്കുന്നതിനായി റോസ് അലങ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫണ്ട് നീക്കിവയ്ക്കുന്നു. ആ മനുഷ്യന്റെ ബഹുമാനാർത്ഥം നാല് വാർഷിക ആചരണങ്ങളിൽ ഫെബ്രുവരി 13 ന് മരിച്ചവരെ ബഹുമാനിക്കുന്നതിനുള്ള ഔദ്യോഗിക ഉത്സവമായ [[Parentalia|പാരന്റാലിയ]]യിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ (ഡൈസ് നടാലിസ്) റൊസാരിയയും വയലേറിയയും ആഘോഷിക്കുന്ന ഒരു സ്‌മരണക്കുറിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. <ref>''[[Inscriptiones Latinae Selectae|ILS]]'' 8366; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs,'' Bar International Series 1768 (Oxford, 2008), p. 64.</ref> ഗിൽ‌ഡുകളും അസോസിയേഷനുകളും (കോൾ‌ജിയ) പലപ്പോഴും അംഗങ്ങൾക്ക് ശവസംസ്കാര ആനുകൂല്യങ്ങൾ നൽകിയിരുന്നു. ചിലത് പ്രത്യേകമായി ഈ ആവശ്യത്തിനായി രൂപീകരിച്ചവയുമാണ്. കോളേജ് അംഗങ്ങൾ മരിച്ചവരെ ആദരിക്കുന്നതിലേയ്ക്കായി സാമുദായിക ഭക്ഷണത്തിനും റോസ് ദിനങ്ങൾക്കും ഗുണഭോക്താക്കൾ ധനസഹായം നൽകുകയും ചെയ്തിരുന്നു. <ref>John F. Donahue, ''The Roman Community at Table During the Principate'' (University of Michigan Press, 2004), p. 132.</ref> റോമിലെ [[College of Aesculapius and Hygia|കോളേജ് ഓഫ് എസ്കുലാപിയസ് ആൻഡ് ഹൈജിയ]] മാർച്ച് 22 ന് വയലറ്റ് ദിനവും മെയ് 11 ന് റോസ് ദിനവും ആഘോഷിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ഡൈനിംഗ് ക്ലബ്ബുകളും ശ്മശാന സമൂഹങ്ങളും ഈ പുഷ്പമേളകൾ പതിവായി നടത്തുകയും ചെയ്യുന്നു.<ref>Donahue, ''The Roman Community at Table,'' pp. 129–133.</ref> റോസാലിയയ്ക്കുള്ള കൂടുതൽ തെളിവുകൾ [[Cisalpine Gaul|സിസാൽപൈൻ ഗൗളിൽ]] (വടക്കൻ ഇറ്റലി) നിന്നുള്ളതാണ്. അവിടെ നിന്നും റോസാലിയയെക്കുറിച്ച് പരാമർശിക്കുന്ന ഇരുപത്തിനാല് ലാറ്റിൻ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [[Roman Italy|ഇറ്റാലിയൻ ഉപദ്വീപിൽ]] നിന്ന് പത്ത് ലാറ്റിൻ ലിഖിതങ്ങൾ, മാസിഡോണിയയിൽ നിന്നും മൂന്ന് [[Thracia|ത്രേസ്]], [[Illyria|ഇല്ലിറിയ]], [[Pannonia|പന്നോണിയ]] എന്നിവിടങ്ങളിൽ നിന്നും നാല് ലാറ്റിൻ ലിഖിതങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ആറ് ഗ്രീക്ക് ലിഖിതങ്ങൾ [[Bithynia|ബിഥിനിയയിൽ]] നിന്നും മൂന്ന് [[Macedonia (Roman province)|മാസിഡോണിയയിൽ]] നിന്നും [[ബൾഗേറിയ]], [[Scythia|സിത്തിയ]], [[Mysia|മൈസിയ]], [[Phrygia|ഫ്രിഗിയ]], [[ലിഡിയ|ലിഡിയ]], [[ഏഷ്യ]], [[Arcadia|അർക്കാഡിയ]] എന്നിവിടങ്ങളിൽ നിന്നും ഓരോന്നും കണ്ടെടുത്തിരുന്നു.<ref>Kokkinia, "Rosen für die Toten," p. 209.</ref> [[File:Abraham Brueghel (attr) Blumengabe an Venus.jpg|thumb|left|upright=1.3|''ഫ്ലോറൽ ട്രിബ്യൂട്ട് ഫോർ വീനസ്'' (1690 അല്ലെങ്കിൽ അതിനുമുമ്പുള്ളത്), [[Abraham Brueghel|അബ്രഹാം ബ്രൂഗെലിന്റേതാണെന്ന്]] ആരോപിക്കപ്പെട്ട ചിത്രം]] [[Pergamon|പെർഗമോണിൽ]], റോസാലിയ ഒരു "അഗസ്റ്റൻ ദിനം" (ഡൈസ് അഗസ്റ്റി, ചക്രവർത്തിയുടെയോ കുടുംബത്തിന്റെയോ ജന്മദിനം, വിവാഹം അല്ലെങ്കിൽ മറ്റ് വാർഷികം അടയാളപ്പെടുത്തുന്ന [[Imperial cult of ancient Rome|പുരാതന റോമിലെ സാമ്രാജ്യത്വ ആരാധനയുടെ]] ദിവസം) മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് കാണുന്നു. <ref>Steven J. Friesen, ''Imperial Cults and the Apocalypse of John: Reading Revelation in the Ruins'' (Oxford University Press, 2001), p. 129.</ref> രണ്ടാം നൂറ്റാണ്ടിലെ ഒരു ബലിപീഠത്തിലെ ഗ്രീക്ക് ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, പുരാതന റോമിലെ സാമ്രാജ്യത്വ ആരാധന ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പുരുഷ ഗായകസംഘം ആയ ഒരു കൂട്ടം ഹിംനോഡുകൾ കാണപ്പെടുന്ന അവസരങ്ങളിലൊന്നാണ് മൂന്ന് ദിവസത്തെ റോസാലിയ. ഒരു വർഷക്കാലം ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായിരുന്ന "നല്ല നടത്തിപ്പ്" ഉദ്യോഗസ്ഥനായ യൂക്കോസ്മോസ്, അഗസ്റ്റൻ ദിനത്തിൽ റോസാലിയ ആഘോഷിക്കുന്നതിനായി ഒരു [[Mina (unit)|മിന]] (ഒരു പണ യൂണിറ്റ്) അപ്പം നൽകിയിരുന്നു. പ്രാദേശിക കലണ്ടറിലെ പനെമോസ് എന്ന മാസത്തിലെ ആദ്യ ദിവസമായിരുന്നു അത്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 108. The identification of Panemos with a modern month name varies throughout the ancient calendars on which it appears; see Alan E. Samuel, ''Greek and Roman Chronology: Calendars and Years in Classical Antiquity'' (C.H. Beck, 1972).</ref> പനെമോസിന്റെ രണ്ടാമത്തേതിൽ, ഗ്രൂപ്പിലെ പുരോഹിതൻ റോസാലിയയ്ക്ക് ഒരു മേശ ക്രമീകരണവും ഒരു മിന വീഞ്ഞും മൂന്ന് അപ്പവും നൽകിയിരുന്നു. ഒരു [[Denarius|ഡെനാരിയസ്]] വിലമതിക്കുന്ന ഒരു മേശ ക്രമീകരണം, റോസാലിയയുടെ മൂന്നാം ദിവസത്തിൽ ഒരു അപ്പം എന്നിവയുടെ ചുമതലയുള്ള ഒരു സെക്രട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു ഗ്രാമ്മിയസ്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 112.</ref> ഈ സംഘം റോമിലെ ഒരു കൊളീജിയം പോലെയും അംഗങ്ങൾക്കുള്ള ഒരു ശ്മശാന സമൂഹമായും പ്രവർത്തിച്ചതായി കാണുന്നു. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 111.</ref> റോമൻ സാമ്രാജ്യത്തിന്റെ [[Religious pluralism|വിവിധ മതവിശ്വാസത്തിന്റെ]] പശ്ചാത്തലത്തിൽ [[Phrygia|ഫ്രിഗിയയിലെ]] [[Acmonia|അക്മോണിയ]]യിൽ നിന്നുള്ള ലിഖിതങ്ങൾ റോസാലിയയെ കാണിക്കുന്നു. എ.ഡി 95-ൽ, ടൈറ്റസ് പ്രാക്സിയാസ് എന്ന വ്യക്തിയുടെ വാർഷിക അനുസ്മരണം ഉറപ്പുവരുത്തുന്നതിനായി ഒരു ശ്മശാന സമൂഹത്തിന് ഒരു വിൽപ്പത്രം നൽകി. ശവകുടീരം സാമുദായിക ഭക്ഷണത്തിനും അംഗങ്ങൾക്ക് ധനസഹായത്തിനും പുറമേ, ശവകുടീരത്തെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിക്കാൻ 12 ദീനാരികളും അനുവദിച്ചിരുന്നു. അംഗത്വത്തിന്റെ ബാദ്ധ്യതകൾ നിയമപരമായും മതപരമായും ബന്ധപ്പെട്ടിരിക്കുന്നു. മരണപ്പെട്ടയാളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സമൂഹത്തിന് അതിന്റേതായ ഒരു [[Tutelary deity|രക്ഷാധികാരമുള്ള ദേവത]]കളുണ്ടായിരുന്നു. ദേവതകൾ തിയോസ് സെബാസ്റ്റോസ് (= ലാറ്റിൻ ഭാഷയിൽ ഡിവസ് അഗസ്റ്റസ്), പ്രാദേശികവും അതുല്യവുമായ വിശേഷണമായ സ്റ്റോഡ്മെനോസിന് കീഴിലുള്ള [[സ്യൂസ്|സ്യൂസ്]], [[Soter| സംരക്ഷകൻ]] ആയ [[അസ്‌ക്‌ളിപ്പിയസ്|അസ്ക്ലേപിയസ്]], (റോമൻ എസ്കുലാപിയസ്, മുകളിലുള്ള കൊളീജിയത്തിലെന്നപോലെ), [[ആർട്ടെമിസ്സ് ക്ഷേത്രം|ആർഫെമിസ് ഓഫ് എഫെസസ്]] എന്നിവയായിരുന്നു. <ref>Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), p. 81; Barbara Levick, ''The Government of the Roman Empire: A Sourcebook'' (Routledge, 2000, 2nd ed.), pp. 209–210 (with a date of 85, presumably a typographical error since the date is noted as the eleventh consulship of [[Domitian]]). On ''Stodmenos'', see ''Barrington Atlas of the Greek and Roman World,'' edited by Richard J. A Talbert (Princeton University Press, 2000), p. 971.</ref> ഗ്രീക്ക് സംസാരിക്കുന്ന ഒരു യഹൂദ സമൂഹവും അക്മോണിയയിലുണ്ടായിരുന്നു. 215–295 കാലഘട്ടത്തിലെ ഒരു ലിഖിതത്തിൽ ഒരു യഹൂദ സ്ത്രീക്ക് ഭർത്താവ് നൽകിയ സമാനമായ ക്രമീകരണങ്ങൾ രേഖപ്പെടുത്തുന്നു. നിയമപരമായി രൂപീകരിച്ച അയൽ‌പ്രദേശമോ കമ്മ്യൂണിറ്റി അസോസിയേഷനോ ശവകുടീരത്തിന്റെ വാർ‌ഷിക റോസ് അലങ്കാരത്തിന് ഇത് വ്യവസ്ഥ ചെയ്യുന്നു. ഔപചാരികമായ ഉത്തരവിൽ “അവർ‌ ഓരോ വർഷവും റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചില്ലെങ്കിൽ‌, അവർ‌ ദൈവത്തിന്റെ നീതിയെ വിലമതിക്കേണ്ടതുണ്ട്.” <ref>Trebilco, ''Jewish Communities in Asia Minor'', pp. 78–81.</ref> "അദ്ദേഹത്തിന് ദൈവത്തിനുമുന്നിൽ കണക്കുബോധിപ്പിക്കേണ്ടിവരും" എന്ന പ്രമാണസൂത്രം ഫ്രിഗിയയിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുമിടയിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ലിഖിതം ക്രിസ്ത്യാനികളുടേതാകാനുള്ള സാദ്ധ്യതയുണ്ട്.<ref>Trebilco, ''Jewish Communities in Asia Minor'', p. 79. The inscription deals with legal titles to property, and unlike Christians at this time, Jews held full rights as Roman citizens to own property.</ref>സാമ്രാജ്യത്വ ലോകത്തിലെ പൊതു മത പരിതഃസ്ഥിതിയിൽ നിന്ന് യഹൂദമതം ഒറ്റപ്പെട്ടിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നാണ് ഈ ലിഖിതം, കാരണം ശവകുടീരത്തിൽ ബലിയർപ്പിക്കാതെ ഒരു റൊസാറ്റിയോ നടത്താം. ഒന്നിലധികം ദേവതകൾക്കുപകരം, യഹൂദ ഭർത്താവ് ഭാര്യയെ ബഹുമാനിക്കുന്നത് സ്വന്തം ദൈവത്തിന്റെ ദിവ്യനീതിയിൽ മാർഗ്ഗദർശനം സ്വീകരിക്കുകയും സമൂഹത്തിന്റെ ആചാരങ്ങളിൽ പങ്കാളികളാകുകയും "യഹൂദ വിശ്വാസത്തിന് സ്വീകാര്യമായ" രീതിയിൽ അവ നടപ്പാക്കുകയും ചെയ്തു. <ref>Trebilco, ''Jewish Communities in Asia Minor'', pp. 80–81. Some Jewish wedding practices, including the wearing of rose crowns by the bridegroom or bride, were also compatible with or assimilated from Imperial society in general; Michael L. Satlow, "Slipping toward Sacrament: Jews, Christians, and Marriage," in ''Jewish Culture and Society under the Christian Roman Empire'' (Peeters, 2002), p. 74.</ref> [[File:A Bacchanal (Sebastiano Ricci).jpg|thumb|[[Sebastiano Ricci|സെബാസ്റ്റ്യാനോ റിച്ചി]] (1659–1734) ചിത്രീകരിച്ചിരിക്കുന്നു. [[Bacchanalia|ബച്ചനാലിയയിൽ]] ഒരു ആരാധനാ പ്രതിമ റോസാപ്പൂക്കളുടെ പുഷ്പചക്രം കൊണ്ട് അലങ്കരിക്കുന്നു]] സാമ്രാജ്യപരമായ കാലഘട്ടത്തിലെ മാസിഡോണിയയിൽ, നിരവധി ലിഖിതങ്ങൾ റോസാലിയയെ ഒരു വിസിയനസ്, ഒരു ഗ്രാമം അല്ലെങ്കിൽ അയൽ‌രാജ്യ അസോസിയേഷൻ ([[Vicus|വികസിൽ]] നിന്ന്) പോലുള്ള ഗ്രൂപ്പുകൾ‌ക്ക് സ്വമേധയാ ധനസഹായം നൽകുന്ന ഒരു അനുസ്മരണ ഉത്സവമായി പരാമർശിക്കുന്നു. [[Thiasus|തിയാസോസ്]], നിയമപരമായി രൂപവത്കരിച്ച ഒരു അസോസിയേഷൻ, പലപ്പോഴും മദ്യപാനത്തിനായി ഒരു സാമൂഹിക ക്ലബ് എന്ന അർത്ഥത്തിൽ മതപരമായ രീതിയിൽ അല്ലെങ്കിൽ [[Symposium|സിമ്പോസിയം]] കാണപ്പെടുന്നു. [[തെസ്സലോനികി|തെസ്സലോനിക്കയിൽ]], ഒരു തിയാസോസിന്റെ പുരോഹിതൻ റോസ് പുഷ്പചക്രങ്ങൾക്ക് പണം നൽകാനായി മുന്തിരിവള്ളിയുടെ ഒരു പ്രദേശം നൽകി.<ref>''[[Inscriptiones Graecae]]'' X/2 260; Richard S. Ascough, "Paul's 'Apocolypticism' and the Jesus Associations at Thessalonica and Corinth," in ''Redescribing Paul and the Corinthians'' (Society of Biblical Literature, 2011), p. 164.</ref> ഡയോണിഷ്യൻ തിയാസോസ് പിരിച്ചുവിടുകയോ അതിന്റെ ചുമതലകളിൽ പരാജയപ്പെടുകയോ ചെയ്താൽ, സ്വത്ത് ഡ്രയോഫൊറോയിയുടെ ("ഓക്ക്-ബിയേഴ്സ്") ഒരു സമൂഹത്തിലേക്കോ അല്ലെങ്കിൽ ഒടുവിൽ സംസ്ഥാനത്തിലേക്കോ കൈമാറണം എന്നു വ്യവസ്ഥയും ചെയ്തിരുന്നു. <ref name="Kloppenborg-Ascough-p373">Kloppenborg and Ascough, ''Greco-Roman Associations,'' p. 373.</ref> [[Dionysian Mysteries|ഡയോനിഷ്യസിന്റെ രഹസ്യമായ]] സംഘടനകൾക്ക് പുറമേ, മാസിഡോണിയയിലെയും ത്രേസിലെയും ലിഖിതങ്ങളിൽ തിയാസോയിലെ [[ഡയാന|ഡയാന]] ([[ആർട്ടിമിസ്|ആർട്ടെമിസ്]]), ത്രേസിയൻ ദേവൻ അല്ലെങ്കിൽ [[Greek hero cult|യവന നായകൻ]] സൗരോഗെത്സ്, ഒരു [[Gravedigger|ശവക്കുഴി നിർമ്മാതാക്കളുടെ]] സംഘടിതസംഘം എന്നിവരെയും റോസ് അലങ്കരിക്കാനുള്ള രേഖകളിൽ സാക്ഷ്യപ്പെടുത്തുന്നു. <ref>Kloppenborg and Ascough, ''Greco-Roman Associations,'' p. 325.</ref> ശവക്കുഴി നിർമ്മാതാക്കൾ റോസാലിയയ്‌ക്കായി ഓരോ വർഷവും ശവക്കല്ലറകൾ കത്തിക്കുമായിരുന്നു. മറ്റ് പശ്ചാത്തലങ്ങൾ സൂചിപ്പിക്കുന്നത്, പുഷ്പചക്രങ്ങൾ തന്നെ വഴിപാടായി കത്തിച്ചിരിക്കാം എന്നാണ്. <ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 372–374.</ref> വളരെക്കുറച്ചു തവണ സംഭവിക്കുന്ന മാസിഡോണിയൻ അനുസ്മരണത്തിനെക്കുറിച്ചുള്ള ലിഖിതങ്ങളിൽ റിലീഫ് ശൈലിയിൽ ചിത്രീകരിച്ച [[Thracian horseman|ത്രേസിയൻ കുതിരപ്പടയാളി]]യോടൊപ്പം റോസാലിയയെക്കുറിച്ചും പറയുന്നു.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ചില പണ്ഡിതന്മാർ കരുതുന്നത് റോസാലിയയുടെ ആചാരങ്ങൾ റോമൻ സൈന്യത്തിലെ മരിച്ചവരുടെ ബാക്ച്ചിക് ഉത്സവങ്ങളുമായി പ്രത്യേകിച്ച് മാസിഡോണിയയിലും ത്രേസിലെയും ഉത്സവവുമായി ഒത്തുചേർന്നിരുന്നുവെന്നാണ്. <ref>[[Hendrik Wagenvoort]], "The Journey of the Souls of the Dead to the Isles of the Blessed," ''Mnemosyne'' 24.2 (1971), p. 124; [[Martin P. Nilsson]], "The Bacchic Mysteries of the Roman Age," ''Harvard Theological Review'' 46.4 (1953), p. 187.</ref> എ.ഡി. 138-ലെ ഒരു ഗ്രീക്ക് ലിഖിതത്തിൽ പ്രത്യേകിച്ച് ആധുനിക [[ഡോബ്രൂജ|ഡോബ്രുജയിൽ]], ത്രേസിയൻ [[Bessi|ബെസ്സി]] ഗോത്രക്കാർ താമസമാക്കിയ പ്രദേശമായ [[Histria (ancient city)|ഹിസ്റ്റ്രിയയിലെ]] ഉപദേശകസമിതി ഡയോനിഷ്യസിന് റോസ്-അലങ്കാരത്തിനുള്ള (റോഡിസ്മോസ്) സംഭാവന നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. <ref>Beza, ''Paganism in Romanian Folklore'', p. 43.</ref>റോസാപ്പൂക്കൾക്ക് മാസിഡോണിയ പ്രശസ്തമായിരുന്നു. പക്ഷേ റോസാലിയയുടെ എല്ലാ തെളിവുകളും റോമൻ കാലഘട്ടത്തിലേതാണ്.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ===ബാക്ച്ചിക് ആചാരങ്ങൾ=== {{More|Anthesteria}} [[ഐവി|ഐവിയും]] [[മുന്തിരിങ്ങ|മുന്തിരിപ്പഴവും]] ഡയോനിഷ്യസിന്റെ സസ്യങ്ങളാണെങ്കിലും, [[ഏതൻസ്‌|ഏഥൻസിലെ]] റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും [[Dionysia|ഡയോനിഷ്യൻ വിരുന്നുകൾ]]ക്ക് അലങ്കാരങ്ങളായിരുന്നു. ഡയോനിഷ്യസിനെ പ്രശംസിക്കുന്ന ഒരു [[Dithyramb|ദിത്തിറാമ്പിൽ]] നിന്നുള്ള മുഴുവനാക്കാത്ത ഒരു ഭാഗത്തിൽ, [[പിണ്ടർ|പിൻഡാർ]] (ബിസി അഞ്ചാം നൂറ്റാണ്ട്) ഡയോനിഷ്യസിന്റെ മൃത്യുവസ്ഥയിലുള്ള അമ്മ [[Semele|സെമെലിനെ]] ബഹുമാനിക്കേണ്ട ഒരു കാലം ആയ സീസണുകൾ (ഹോറേ) ആരംഭിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുഷ്പ രംഗം വിവരിച്ചിരിക്കുന്നു. [[File:John William Waterhouse Ariadne.jpg|thumb|upright=1.4|''അരിയാഡ്‌നെ'' (1898) പ്രീ-റാഫെലൈറ്റ് ജോൺ വില്യം വാട്ടർഹൗസ്: ഉറങ്ങുന്ന ചുവന്ന നിറമുള്ള മേലാട ധരിച്ചിരിക്കുന്ന അരിയാഡ്‌നെക്കു ചുറ്റും റോസാപ്പൂക്കൾ കാണാം. പശ്ചാത്തലത്തിൽ കപ്പൽ യാത്രയിലൂടെ തിസസിന്റെ പുറപ്പെടലും ഡയോനിഷ്യസിന്റെ വരവും സൂചിപ്പിക്കുന്നു. ഭാവി സംഭവസൂചനയായി അദ്ദേഹത്തിന്റെ പുള്ളിപ്പുലികളെയും കാണിച്ചിരിക്കുന്നു. <ref>Karl Kilinski II, ''Greek Myth and Western Art: The Presence of the Past'' (Cambridge University Press, 2013), p. 106.</ref>]] <blockquote>''... as the chamber of the purple-robed Horai is opened,<br>the nectar-bearing flowers bring in the sweet-smelling spring.<br>Then, then, upon the immortal earth are cast<br>the lovely tresses of violets, and roses fitted to hair<br>and voices of songs echo to the accompaniment of pipes<br>and choruses come to Semele of the circling headband.''<ref>Pindar, frg. 75 SnM, as translated for the [[Loeb Classical Library]] (1997) by William H. Race and cited in this context by Riu, ''Dionysism and Comedy'', p. 108, note 58, and [[Walter Friedrich Otto]], ''Dionysus: Myth and Cult'', translated by Robert B. Palmer (Indiana University Press, 1965, originally published 1960 in German), p. 159.</ref></blockquote> ഡെമോക്രാറ്റിക് [[Polis|പോളിസിന്റെ]] തുല്യശക്തിയുള്ള മാതൃകയായിരുന്നു ഡയോനിസസ്. അദ്ദേഹത്തിന്റെ സംഘടന (തിയാസോസ്) നാഗരിക സംഘടനകൾക്ക് ഒരു മാതൃകയായിരുന്നു.<ref>Richard Seaford, ''Cosmology and the Polis: The Social Construction of Space and Time in the Tragedies of Aeschylus'' (Cambridge University Press, 2012), pp. 101–102.</ref> ജനാധിപത്യത്തിനു മുമ്പുള്ള ഏഥൻസുമായി ബന്ധപ്പെട്ട ഡയോനിഷ്യയുടെ ഒരു രൂപമായിരുന്നു ആന്തീസ്റ്റീരിയ. ഈ ഉത്സവനാമം ചില പണ്ഡിതന്മാർ ഗ്രീക്ക് ആന്തോസ് "പുഷ്പം, പൂക്കുക" എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതായി പറയുന്നു. <ref>D. Felton, "The Dead," in ''A Companion to Greek Religion'' (Blackwell, 2010), p. 89; Jennifer Neils, "Children and Greek Religion," in ''Coming of Age in Ancient Greece: Images of Childhood from the Classical Past'' (Yale University Press, 2003), p. 145; [[Carl Kerenyi]], ''Dionysos: Archetypal Image of Indestructable Life'' (Princeton University Press, 1976), p. 300.</ref> ഗ്രീക്കുകാർ അതിനെ പൂക്കുന്ന മുന്തിരവള്ളിയുമായി ബന്ധിപ്പിക്കുന്നു. <ref>[[Walter Burkert]], ''Homo Necans'' p. 214.</ref> എ.ഡി ആറാം നൂറ്റാണ്ടിൽ, [[Byzantine Empire||ബൈസന്റൈൻ]] പുരാതനവസ്‌തു സമ്പാദകൻ [[Joannes Lydus|ജോവാൻസ് ലിഡസ്]] ഉത്സവത്തിന്റെ പേര് ആന്തൂസയുമായി ബന്ധപ്പെടുത്തി, ലാറ്റിൻ സസ്യജാലങ്ങൾ ഗ്രീക്ക് സസ്യജാലങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.<ref>Lydus, ''De mensibus'' 4.73; [[Clifford Ando]], "The Palladium and the Pentateuch: Towards a Sacred Topography of the Later Roman Empire," ''Phoenix'' 55 (2001), p. 400.</ref>ശൈത്യകാലത്തിനും വസന്തത്തിനുമിടയിലുള്ള പ്രാരംഭത്തിൽ നടന്ന മൂന്ന് ദിവസത്തെ ഉത്സവത്തിൽ [[Liminality|ലിമിനാലിറ്റിയും]] "ആരംഭവും" എന്ന വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ആദ്യകാല ഏഥൻസിൽ ഇതിന് പ്രാധാന്യം ഉണ്ടായിരുന്നിട്ടും, പല വശങ്ങളും സ്പഷ്ടമല്ലാത്തതാണ്. ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ആദിമനുഷ്യൻറെ പതനത്തിൽ നിന്ന് പുതിയ വീഞ്ഞ് തുറക്കുന്നതിന്റെ ആഘോഷമായിരുന്നു ഇത്. <ref>Noel Robertson, "Athens' Festival of the New Wine," ''Harvard Studies in Classical Philology'' 95 (1993), p. 197ff. Robertson argues that the Anthesteria was not a festival of the dead, and believes those elements have been attributed to it erroneously.</ref> ആദ്യ ദിവസം, "ഡയോനിഷ്യസ്" ഒരു പൊതു ഘോഷയാത്രയിൽ ചക്രമുള്ള "കപ്പൽ" വഹിച്ച് രാജാവിന്റെ ഭാര്യയുടെ സ്വകാര്യ അറയിലേക്ക് അവളുമായി ഒരു ആചാരപരമായ ഐക്യത്തിനായി കൊണ്ടുപോയി.<ref> ''[[basileus]]'', an indication that the ceremony evokes a time before Athens was a democracy; Seaford, ''Cosmology and the Polis,'' pp. 87–88.</ref> കൃത്യമായ ചടങ്ങുകൾ അജ്ഞാതമാണ്. പക്ഷേ ഏഥൻസിലെ സംസ്കാര നായകനായ [[Theseus|തീസസ്]] ഉപേക്ഷിച്ചശേഷം ഡയോനിഷ്യസിന്റെ ഭാര്യയായ [[Ariadne|അരിയാഡ്‌നെയുടെ]] കെട്ടുകഥയുമായി ബന്ധപ്പെട്ടതാകാം. <ref>Seaford, ''Cosmology and the Polis,'' pp. 85–87, 101, 133, citing Apollodorus, ''Against Nature'' 73; Burkert, ''Greek Religion'' pp. 109, 164, 239.</ref> [[File:Greek - Red-Figure Chous with Eros - Walters 48206.jpg|thumb|ആന്തീസ്റ്റീരിയയ്‌ക്കായുള്ള കുട്ടികളുടെ ആചാരപരമായ വൈൻ പാത്രം (ചൗസ്), ഒരു വണ്ടി വലിച്ചുകൊണ്ട് സ്വന്തം പുഷ്പചക്രവുംകൊണ്ട് ചൗസിലേക്ക് കൈ നീട്ടുന്ന മാംസപുഷ്‌ടിയുള്ള ബാലനായി ഈറോസിനെ ചിത്രീകരിക്കുന്നു. (ഏകദേശം 410 BC) ]] പുതിയ വളർച്ചയുടെയും പരിവർത്തനത്തിൻറെയും പ്രമേയത്തിന് അനുസൃതമായി, <ref>Neils, "Children and Greek Religion," in ''Coming of Age in Ancient Greece,'' p. 145.</ref> പുരാതന ലോകത്ത് ഉയർന്ന ശിശുമരണ നിരക്ക് കണക്കിലെടുക്കുമ്പോൾ, ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കുള്ള ഒരു ആഘോഷവേള കൂടിയായിരുന്നു ആന്തെസ്റ്റീരിയ..മൂന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ വിനോദ പരിപാടികളിൽ കളിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കൊണ്ട് പ്രത്യേകം അലങ്കരിച്ച ഒരു ചെറിയ ജഗ്ഗ് (ചൗസ്) ലഭിച്ചു. ചൗസ് ചിലപ്പോൾ പാത്രത്തിൽ ചിത്രീകരിച്ച് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. അടുത്ത വർഷം, കുട്ടിക്ക് തന്റെ ചൗസിൽ നിന്നുള്ള വീഞ്ഞിന്റെ ആചാരപരമായ രുചി നൽകി. <ref>Neils, "Children and Greek Religion," p. 145; John H. Oakley, "Death and the Child," p. 177; Lesley A. Beaumont, "The Changing Face of Childhood," p. 75; and H.A. Shapiro, "Fathers and Sons, Men and Boys," pp. 89, 103, all in ''Coming of Age in Ancient Greece''. See also Burkert, ''Greek Religion'', pp. 237–238.</ref> ഈ പാത്രങ്ങൾ പലപ്പോഴും കുട്ടികളുടെ ശവക്കുഴികളിൽ കാണപ്പെടുന്നു. അവ അകാലമരണത്തിനുശേഷം അധോലോകത്തിലേക്ക് കൊണ്ടുപോകുന്നതായി വിശ്വസിക്കുന്നു.<ref>Beaumont, "The Changing Face of Childhood," p. 75; Oakley, "Death and the Child," p. 177.</ref> ആന്തീസ്റ്റീരിയയെ റോമൻ [[Lemuria (festival)|ലെമുറിയയുമായി]] താരതമ്യം ചെയ്തിട്ടുണ്ട്. <ref>Burkert, ''Homo Necans'', p. 226.</ref>ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിനു ഇടയിലുള്ള തടസ്സം കടന്നുപോകാവുന്നതും മരിച്ചവരുടെ നിഴലുകൾ ഭൂമിയിൽ അലഞ്ഞുതിരിയുന്നതുമായ ഒരു ദുർബലമായ സമയമായിരുന്നു രണ്ടാം ദിവസം.. മൂന്നാം ദിവസം, പ്രേതങ്ങളെ നഗരത്തിൽ നിന്ന് ആട്ടിയോടിച്ചു ഹെർമിസ് ചാത്തോണിയോസ് ("അധോലോക ഹെർമിസ്") ധാന്യങ്ങളുടെയും വിത്തുകളുടെയും കലങ്ങൾ യാഗങ്ങളിൽ സമർപ്പിച്ചു.<ref>Burkert, ''Greek Religion'', pp. 218, 222.</ref> നിഴലുകളുടെ ഐഡന്റിറ്റി വ്യക്തമല്ലെങ്കിലും, സാധാരണഗതിയിൽ അസ്വസ്ഥരായ പ്രേതങ്ങൾ അകാലത്തിൽ മരിച്ചവരാണെന്ന് തിരിച്ചറിഞ്ഞു.<ref>Kerenyi, ''Dionysos: Archetypal Image of Indestructable Life'', p. 364.</ref> തെസ്സലോനിക്കയിലെ പുരോഹിതപത്നിമാർ അവരുടെ ഓർമ്മ നിലനിർത്തുന്നതിനായി മുന്തിരിത്തോട്ടം ഇഷ്‌ടദാനം ചെയ്യുകയും ഓരോ ഡയോനിഷ്യനും പുഷ്പചക്രം അണിയിക്കാൻ ആരംഭിക്കുകയും ചെയ്തു. <ref name="Kloppenborg-Ascough-p373" /> ഒരു ഡയോനിഷ്യൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂവ്, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും ഒപ്പം രസകരമായ കാര്യങ്ങൾ, ഉല്ലാസം എന്നിവയും ആണ്. ഡയോനിഷ്യസ് അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ റോസാപ്പൂവിന്റെ പുഷ്പചക്രത്തിൽ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾവസ്ത്രവും ധരിച്ചുകൊണ്ട് മരണംപോലുള്ള ഉറക്കത്തിൽനിന്ന് <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref>ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നതായി [[Philostratus|ഫിലോസ്ട്രാറ്റസ്]] (എ.ഡി. 250) വിവരിക്കുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[File:Mosaïque - Buste de Dionysos - Palazzo Massimo.JPG|thumb|left|3-ആം നൂറ്റാണ്ടിലെ [[Roman mosaic|മൊസൈക്കിൽ]] പുള്ളിപ്പുലിതൊലി ധരിച്ച് പുഷ്പചക്രം ധരിച്ച ഡയോനിഷ്യസിന്റെ അർദ്ദകായപ്രതിമ]] == വീഞ്ഞും റോസാപ്പൂവും == തന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു മുന്തിരിത്തോട്ടം വസ്വിയ്യത്ത് ചെയ്ത തെസ്സലോനിക്കയിലെ പുരോഹിതൻ, അവിടെ എത്തിയ ഓരോ ഡയോണിഷ്യൻ ദീക്ഷകനും ഒരു റോസ് റീത്ത് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. <ref name="Kloppenborg-Ascough-p373" /> ഡയോണീഷൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂക്കൾ, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും പ്രണയാതുരമായ അന്വേഷണങ്ങളുടെയും ഉല്ലാസത്തിന്റെയും പ്രതീകങ്ങളാണ്. അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ ഡയോനിസസ് ഒരു റോസാപ്പൂവിന്റെ റീത്തും ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ മേലങ്കിയും ധരിച്ചതായി ഫിലോസ്ട്രാറ്റസ് (മരണം ഏകദേശം 250 എ.ഡി.) വിശേഷിപ്പിക്കുന്നു. <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref> അവളുടെ ഉറക്കം ഒരുതരം മരണമാണ്, അതിൽ നിന്ന് അവൾ ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> ഡയോനിസസുമായുള്ള അരിയാഡ്‌നെയുടെ അനശ്വരമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന കിരീടം കൊറോണ ബോറാലിസ് ([[കിരീടമണ്ഡലം]]) എന്ന ഒരു നക്ഷത്രരാശിയുടെ രൂപാന്തരീകരണത്തിന് വിധേയമായി. ചില സ്രോതസ്സുകളിൽ, കൊറോണ ഒരു വജ്രകിരീടമായിരുന്നു. പക്ഷേ റോമൻ നാടകകൃത്ത് [[സെനക്ക|സെനേക്ക]]യ്ക്കും <ref>[[Seneca the Younger|Seneca]], ''Phaedra'' 769, as noted by Michael Coffey and Roland Mayer, ''Seneca: Phaedra'' (Cambridge University Press, 1990), pp. 159–160; and ''Hercules Furens'' 18, as noted by John G. Fitch, ''Seneca's ''Hercules Furens'': A Critical Text with Introduction and Commentary'' (Cornell University Press, 1987), pp. 125–126.</ref> മറ്റുള്ളവർക്കും ഇത് റോസാപ്പൂക്കളുടെ മാലയായിരുന്നു. അസ്ട്രോണിമികയുടെ രചയിതാവായ [[Marcus Manilius|മനിലിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്), അരിയാഡ്‌നെയുടെ കിരീടം പർപ്പിൾ, ചുവപ്പ് നിറത്തിലുള്ള പൂക്കൾ - വയലറ്റുകൾ, ഹയാസിന്ത്സ്, പോപ്പിസ്, "രക്തത്തിന്റെ ചുവപ്പുനിറമുള്ള വിരിഞ്ഞ റോസാ പുഷ്പം" എന്നിവകൊണ്ട് നിർമ്മിച്ചിരിക്കുന്നതായി വിവരിക്കുന്നു. ഒപ്പം പൂന്തോട്ടങ്ങൾ നട്ടുവളർത്തുന്നതിലും പൂമാലകൾ ഉണ്ടാക്കുന്നതിലും സുഗന്ധദ്രവ്യങ്ങൾ വാറ്റിയെടുക്കുന്നതിലും ജ്യോതിഷപരമായ സ്വാധീനം ചെലുത്തുന്നതായും പറയുന്നു.<ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[Ancient Roman sarcophagi|റോമൻ സാർകോഫാഗിയിൽ]] ഡയോണിഷ്യൻ രംഗങ്ങൾ സാധാരണമായിരുന്നു. കുപ്പിഡ്സ് അല്ലെങ്കിൽ ഈറോട്ട്സ് എന്നിവർ സ്നേഹത്തിന്റെ നിലനിൽപ്പിനുവേണ്ടി മരണത്തെ അഭിമുഖീകരിക്കുന്നു. <ref>Janet Huskinson, ''Roman Children's Sarcophagi: Their Decoration and Its Social Significance'' (Oxford University Press, 1996), p. 30; [[Paul Zanker]] and Björn C. Ewald, ''Living with Myths: The Imagery of Roman Sarcophagi'' (Oxford University Press, 2012), p. 102 ''et passim''; Newby, "In the Guise of Gods and Heroes," pp. 201–205.</ref> ശവസംസ്കാര ചടങ്ങുകളിൽ ബാക്ച്ചിക് ലിബേഷനുകൾ പകർന്നുകൊണ്ട് വെർജിലിന്റെ [[ഈനിഡ്|ഐനെയിഡിൽ]] പർപ്പിൾ പുഷ്പങ്ങൾ അണിഞ്ഞിരിക്കുന്നു. <ref>Vergil, ''Aeneid'' 5.77–81; Brenk, ''Clothed in Purple Light,'' p. 88.</ref> [[Nonnus|നോനസിന്റെ]] [[Dionysiaca|ഡയോനിസിയാക്കയിൽ]] (എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 5-ആം നൂറ്റാണ്ട് വരെ) സുന്ദരനായ യുവാവായ [[Ampelos|ആമ്പലോസിന്റെ]] മരണത്തിൽ ഡയോനിഷ്യസ് അനുശോചനം രേഖപ്പെടുത്തുകയും ശരീരത്തെ റോസാപ്പൂവ്, ലില്ലി, [[അനിമൺ|അനെമോൺസ്]] എന്നിവ ഉപയോഗിച്ച് മൂടുകയും [[അംബ്രോസിയ|അംബ്രോസിയ]] തളിക്കുകയും ചെയ്യുന്നു. മരിച്ചുപോയ ആൺകുട്ടിയുടെ രൂപാന്തരീകരണമായി ആദ്യത്തെ മുന്തിരി സൃഷ്ടിക്കുന്നു. ഇതിൽനിന്ന് മനുഷ്യന്റെ ഉപയോഗത്തിനായി വീഞ്ഞ് ഉത്പാദിപ്പിക്കുന്നു.<ref>[[Nonnus]], ''Dionysiaca'' 11.241–243; Miguélez-Cavero, ''Poems in Context,'' p. 132.</ref> == അഡോണിസിന്റെ ആചാരങ്ങൾ == [[File:Hendrik Goltzius - Stervende Adonis.jpg|thumb|''The blood of the dead Adonis turns into an anemone (Ovid, Met. X 735)'' (1609), by [[Hendrick Goltzius]]]] അഡോണിസിന്റെ ([[Adonia|അഡോണിയ]]) ആചാരങ്ങൾ സാമ്രാജ്യത്വ കാലഘട്ടത്തിൽ ഒരു റോസാലിയയായി കണക്കാക്കപ്പെട്ടു. <ref>Dominic Perring, "'Gnosticism' in Fourth-Century Britain: The Frampton Mosaics Reconsidered," ''Britannia'' 34 (2003), p. 108.</ref> പുരാണത്തിന്റെ ഒരു പതിപ്പിൽ, മുള്ളുകൊണ്ട് കുത്തി അഫ്രോഡൈറ്റിന്റെ കാലിൽ നിന്നുള്ള രക്തവും അഡോണിസിനെ [[പന്നി]] കൊന്നപ്പോൾ ശരീരത്തിൽ നിന്ന് വരുന്ന രക്തവും പൂക്കൾക്ക് ചായം നൽകുന്നു. <ref>Rina Talgam, "The ''Ekphrasis Eikonos'' of Procopius of Gaza: The Depiction of Mythological Themes in Palestine and Arabia during the Fifth and Sixth Centuries," in ''Christian Gaza in Late Antiquity'' (Brill, 2004), pp. 223–224.</ref> [[Bion of Smyrna|ബയോൺ]] (ബിസി രണ്ടാം നൂറ്റാണ്ട്) രചിച്ചത് എന്ന് ആരോപിക്കപ്പെടുന്ന അഡോണിസിന്റെ വിലാപത്തിൽ, അഫ്രോഡൈറ്റിന്റെ കണ്ണുനീർ അഡോണിസിന്റെ രക്തച്ചൊരിച്ചിലുമായി പൊരുത്തപ്പെടുന്നു.<blockquote>''and the blood and tears become flowers upon the ground. Of the blood comes the rose, and of the tears the [[Anemone nemorosa|windflower]].''<ref>Brenk, ''Clothed in Purple Light,'' p. 87; translation by J.M. Edmonds at [http://www.theoi.com/Text/Bion.html theoi.com.] [[Pausanias (geographer)|Pausanias]] (6.24.7) also connects roses to the story of Aphrodite and Adonis; Cyprino, ''Aphrodite,'' p. 96.</ref></blockquote> ഐതിഹ്യമനുസരിച്ച്, [[Myrrha|മിറയുടെയും]] അവളുടെ പിതാവിന്റെയും സംഗമത്തിൽ നിന്നാണ് അഡോണിസ് ജനിച്ചത്. വഞ്ചനാപരമായ സംഗമം മിറ അവഗണിച്ചതിനുള്ള അഫ്രോഡൈറ്റിന്റെ ശിക്ഷയായിരുന്നു. കപടവേഷവും ഇരുട്ടും പെൺകുട്ടി അബന്ധത്തിലകപ്പെടാൻ കാരണമായി. എന്നാൽ അവൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞപ്പോൾ, പിതാവിന്റെ ദേഷ്യം അവളുടെ മനുഷ്യ സ്വത്വത്തെ മാറ്റിമറിക്കുകയും അവൾ സുഗന്ധം ഉൽപാദിപ്പിക്കുന്ന [[Commiphora|മിറ ]] വൃക്ഷമായി മാറുകയും ചെയ്തു. അഡോണിസിന്റെ സസ്യപ്രകൃതം മരത്തിൽ നിന്ന് ജനിച്ച സമയത്താണ് പ്രകടമാകുന്നത്. ഒരു പാരമ്പര്യത്തിൽ, അഫ്രോഡൈറ്റ് ശിശുവിനെ എടുത്ത് ഒരു പെട്ടിയിൽ ഒളിപ്പിച്ചു (ലാർനാക്സ്, ചാരത്തെയോ മറ്റ് മനുഷ്യാവശിഷ്ടങ്ങളെയോ ​​പെട്ടിക്കകത്താക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു വാക്ക്), അവനെ വളർത്താൻ അധോലോക ദേവതയായ പെർസെഫോണിന് നൽകി. അവൻ സുന്ദരനായ ഒരു യുവാവായി വളർന്നപ്പോൾ, സ്നേഹത്തിന്റെയും മരണത്തിന്റെയും മേഖലകളെ പ്രതിനിധീകരിക്കുന്ന അഫ്രോഡൈറ്റും പെർസെഫോണും അവകാശവാദമുന്നയിച്ചു. അഡോണിസ് വർഷത്തിന്റെ മൂന്നിലൊന്ന് സ്വർഗ്ഗീയ അഫ്രോഡൈറ്റിനൊപ്പം, ഒന്ന് [[Chthonic|ചാത്തോണിക്]] പെർസെഫോണിനൊപ്പം, മറ്റൊന്ന് നക്ഷത്രലോകത്തും ചെലവഴിക്കുമെന്ന് സ്യൂസ് വിധിച്ചു. പെർസെഫോണിന്റെ കാലവും സ്വന്തം അധോലോക ഭർത്താവും മുകളിലുള്ള ലോകവും തമ്മിൽ വിഭജിച്ചിരിക്കുന്ന കാലത്തിനും സമാനമാണ് ഈ ദൃഷ്ടാന്തം.<ref>Gina Salapata, "Τριφίλητος Ἄδωνις: An Exceptional Pair of Terra-cotta Arulae from South Italy," in ''Studia Varia from the J. Paul Getty Museum'' (Getty Publications, 2001), vol. 2, p. 34; J.P. Massaut, "Mystique rhénane et humanisme chrétien d'Eckhart à Érasme. Continuité, convergence ou rupture?" in ''The Late Middle Ages and the Dawn of Humanism Outside Italy'' (Leuven University Press, 1972), p. 128, citing as an example Ausonius, ''Epistolarum liber'' 4.49.</ref> ഒരു സ്കോട്ടിഷ് സാമൂഹിക നരവംശശാസ്ത്രജ്ഞനും നാടോടി ശാസ്ത്രജ്ഞനുമായ [[James George Frazer|ജെ.ജി. ഫ്രേസർ]], അഡോണിസ് പുരാതന കാർഷികദേവനായി ഗണിക്കപ്പെടുന്നതായി കാണിക്കുന്നു. [[H. J. Rose|എച്ച്ജെ റോസ്]] അഡോണിസിന്റെ ആചാരങ്ങളിൽ "മഹതിയായ അമ്മയുടെയും സസ്യജാലങ്ങൾ മരിക്കുമ്പോൾ മരിക്കുന്ന അവളുടെ കാമുകനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കാൽപനികകഥ പൗരസ്‌ത്യദേശത്തുള്ള രൂപരേഖകളിൽ കണ്ടെത്തി." <ref>[[H.J. Rose]], ''A Handbook to Greek Mythology'' (Routledge, 1928, 6th ed. 1958, 1964 paperback edition), p. 101.</ref> റോബർട്ട് എ. സെഗൽ അഡോണിസിന്റെ മരണത്തെ ""അനശ്വരമായ ശിശുവിന്റെ" (പ്യൂർ) പരാജയമാണെന്ന് വിശകലനം ചെയ്തു. നഗര-സംസ്ഥാനത്തിന്റെ മുതിർന്നവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ചടങ്ങ് പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതാണെന്നും അതിനാൽ വ്യഭിചാരം, കൊലപാതകം, തോന്ന്യാസം, കൈവശപ്പെടുത്തുക, അവിവാഹിതാവസ്ഥ, സന്താനഹീനമായ അവസ്ഥ തുടങ്ങിയ സാമൂഹിക ലംഘനങ്ങൾ ഉൾപ്പെടുന്ന ഒരു ജാഗ്രതാ കഥയെന്നും "വിശകലനം ചെയ്തു.<ref>Robert A. Segal, "Adonis: A Greek Eternal Child," in ''Myth and the Polis'' (Cornell University Press, 1991), pp. 64–85.</ref> [[File:0 Monument funéraire - Adonis mourant - Museu Gregoriano Etrusco.JPG|thumb|left|മരിക്കുന്ന അഡോണിസിനെ ശ്രദ്ധിക്കുന്ന നായ. ഒരു ശവസംസ്ക്കാര സ്മാരകത്തിന്റെ മൂലയുടെ പാദങ്ങളിൽ പുഷ്പ അലങ്കാരങ്ങൾ (ബിസി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ) ]] ആചാരപരമായ [[lamentation|ശോകഗീതത്തോടും]] [[dirge|ശ്‌മശാനഗീതത്തോടും]] സ്ത്രീകൾ അഡോണിയ അവതരിപ്പിക്കുകയും ചിലപ്പോൾ കട്ടിലിൽ മരിച്ച യുവാക്കളുടെ ഒരു പ്രതിമ വയ്ക്കുകയും അതിന്റെ സാന്നിധ്യത്തിൽ സുഗന്ധം പരത്തുകയും പച്ചപ്പ് കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.<ref name="Salapata-p35">Salapata, "Τριφίλητος Ἄδωνις," p. 35.</ref> ഉത്സവത്തിന്റെ ഭാഗമായി, അവർ "[[gardens of Adonis|അഡോണിസിന്റെ പൂന്തോട്ടങ്ങൾ]]" നട്ടു, "ആഴമില്ലാത്ത മണ്ണിൽ നട്ടുപിടിപ്പിച്ച വിത്തുകളിൽ നിന്ന് ഉണ്ടായ സസ്യങ്ങളും പാത്രങ്ങളിൽ വളർത്തുന്ന വാർഷികസസ്യങ്ങൾ, അത് വേഗത്തിൽ വളർന്നു വേഗത്തിൽ ഉണങ്ങിപ്പോയി"<ref>Rose, ''A Handbook to Greek Mythology'', p. 101.</ref> ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം ചുരുക്കുന്നു.<ref name="Salapata-p35" /> ഉത്സവത്തോടനുബന്ധിച്ച, രാത്രിയാത്ര, പലപ്പോഴും അവധിദിനങ്ങളുടെ ഔദ്യോഗിക കലണ്ടറിന്റെ ഭാഗമായിരുന്നില്ല, കൂടാതെ ഒരു സ്വകാര്യ ആചാരമെന്ന നിലയിൽ റോസാലിയയ്ക്ക് ഒരു നിശ്ചിത തീയതി ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.<ref>Salapata, "Τριφίλητος Ἄδωνις," p. 34.</ref> ആഘോഷം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരുന്നുവെങ്കിലും, ഇതിന് സാധാരണയായി രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു. അഫ്രോഡൈറ്റും അഡോണിസും തമ്മിലുള്ള പ്രണയത്തിന്റെ ആഘോഷത്തിൽ വിവാഹ വിരുന്നു പോലുള്ള സന്തോഷകരമായ ആനന്ദം, അഡോണിസിന്റെ മരണത്തിൽ അനുഷ്ഠാനപരമായ വിലാപം. വിരുന്നിനുള്ള അലങ്കാരങ്ങളും ആചാരപരമായ വേഷഭുഷണങ്ങൾ, തളികയിലെ പൂന്തോട്ടങ്ങൾ ഉൾപ്പെടെയുള്ളവ, ശവസംസ്കാരത്തിനായി രൂപാന്തരപ്പെട്ടു അല്ലെങ്കിൽ വഴിപാടുകളായി നശിപ്പിച്ചു. മാലയിട്ട കിടക്കകൾ കിടക്കുന്ന കിടക്കയായി മാറി ([[Ancient Greek funeral and burial practices|പ്രോതെസിസ്]]) '.<ref>Salapata, "Τριφίλητος Ἄδωνις," pp. 35–36.</ref> ദമ്പതികളെന്ന നിലയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും പ്രതിരൂപം ഗ്രീക്ക് കലയിൽ ഡയോനിഷ്യസ്, അരിയാഡ്നെ എന്നിവരിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. <ref>Salapata, "Τριφίλητος Ἄδωνις," p. 36.</ref> പ്രണയത്തിന്റെ ആഡംബരവും ആനന്ദവും ആസ്വദിക്കുന്ന ദമ്പതികളുടെ ഗ്രീക്ക് ചിത്രീകരണത്തിന് വിപരീതമായി, റോമൻ ചിത്രങ്ങളും സാർക്കോഫാഗിയും നഷ്ടപ്പെടുന്ന നിമിഷത്തിൽ എല്ലായ്പ്പോഴും അവരുടെ പ്രണയത്തെ രൂപപ്പെടുത്തുന്നു. അഫ്രോഡൈറ്റിന്റെ കൈകളിലെ അഡോണിസിന്റെ മരണം [[Resurrection|പുനരുത്ഥാനത്തെ]] ചോദ്യം ചെയ്യുന്നു. <ref>Salapata, "Τριφίλητος Ἄδωνις," pp. 38 and 48 (note 138).</ref> ഇന്നത്തെ [[ജോർദാൻ|ജോർദാനിലെ]] [[Arabia Petraea|അറേബ്യ പ്രവിശ്യ]]യിലെ ഒരു സാമ്രാജ്യ നഗരമായ [[Madaba|മഡബയിൽ]], പൗരാണികസങ്കൽപ്പമുളള മൊസൈക്കുകളുടെ ഒരു പരമ്പരയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും സിംഹാസനാരോഹണമുണ്ട്. അതിൽ ആറ് ഈറോട്ടുകളും മൂന്ന് [[Charites|ചാരിറ്റികളും]] ("ഗ്രേസെസ്") പങ്കെടുക്കുന്നു. റോസാലിയയെ സൂചിപ്പിക്കുന്നതായി ഒരു കൊട്ട മറിഞ്ഞ റോസാപ്പൂവ് കാണാം.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> പുരാതന കാലഘട്ടത്തിൽ, ഒരു റൊസാലിയയെക്കുറിച്ച് സജ്ജമാക്കിയ സാഹിത്യകൃതികൾ യഥാർത്ഥ സന്ദർഭത്തിൽ ആസൂത്രണം ചെയ്തതാണെങ്കിലും അല്ലെങ്കിൽ ഈ സന്ദർഭത്തെ ഒരു സാങ്കൽപ്പിക ക്രമീകരണമായി മാത്രം ഉപയോഗിച്ചാലും "" അഡോണിസിനുവേണ്ടിയുള്ള വിലാപം "ഒരു പ്രമേയമായി എടുത്തിരുന്നു.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223; David Westberg, "The Rite of Spring: Erotic Celebration in the ''Dialexis'' and ''Ethiopoiiai'' of Procopius of Gaza," in ''Plotting With Eros: Essays on the Poetics of Love and the Erotics of Reading'' (Museum Tusculanum Press, 2009), p. 189.</ref> റോമൻ ഉത്സവത്തിനായുള്ള റോസാലിയയുടെ പങ്കിട്ട ഭാഷയും അഡോണിയയിലെ പുഷ്‌പത്തിന്റെ നിരീക്ഷണം സമാനമോ താരതമ്യപ്പെടുത്താവുന്നതോ ആയ പ്രവർത്തനങ്ങളെ സൂചിപ്പിക്കാം, മാത്രമല്ല നേരിട്ടുള്ള ഏകീകരണവും ഇതിന് ആവശ്യമില്ല.<ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189.</ref> == ആറ്റിസിന്റെ വയലറ്റുകൾ == [[File:Statue of a reclining Attis at the Shrine of Attis 1.jpg|thumb|upright=1.3| ചാരിയിരിക്കുന്ന [[radiate crown|റേഡിയേറ്റ് കിരീട]]ത്തോടുകൂടിയ ആറ്റിസിന്റെ ഇടത് കൈയിൽ [[shepherd's crook|ഇടയന്റെ വക്രത്തെയും]] (കേടായ) വലതു കൈയിൽ മാതളനാരങ്ങയും പൈൻ കോണുകളും ഗോതമ്പും പിടിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ ഭാഗിക നഗ്നത കാണിക്കുന്നത് അയാൾ പൂർണ്ണമായ വൃഷ്‌ണച്ഛേദത്തിന് വിധേയനായിരുന്നുവെന്നും അദ്ദേഹം ചാരിയിരിക്കുന്ന താടിയുള്ള തല മിക്കവാറും സാംഗാരിയസ് നദി ദേവനാണ് <ref>Maria Grazia Lancellotti, ''Attis, Between Myth and History: King, Priest, and God'' (Brill, 2002), p.116.</ref> അല്ലെങ്കിൽ ഗാലസ്<ref>Jaime Alvar, ''Romanising Oriental Gods: Myth, Salvation and Ethics in the Cults of Cybele, Isis and Mithras,'' translated by Richard Gordon (Brill, 2008), p. 38.</ref>([[Ostia Antica|ഓസ്റ്റിയയിൽ]] നിന്ന്, എ ഡി രണ്ടാം നൂറ്റാണ്ട്)]] [[Claudius|ക്ലോഡിയസിന്റെ]] ഭരണം മുതൽ [[Antoninus Pius|അന്റോണിനസ് പയസ്]] വരെ മാർച്ചിലെ ഒരു "വിശുദ്ധ വാരം" മാഗ്ന മേറ്ററിന്റെയും ആറ്റിസിന്റെയും ചടങ്ങുകൾക്കായി വികസിപ്പിച്ചെടുത്തു ("ഗ്രേറ്റ് മദർ", മേറ്റർ ഡ്യൂം എന്നും അറിയപ്പെടുന്നു, "ദൈവങ്ങളുടെ മാതാവ്" അല്ലെങ്കിൽ [[Cybele|സൈബലെ]]).<ref>Lancellotti, ''Attis'', p. 81; [[Bertrand Lançon]], ''Rome in Late Antiquity'' (Routledge, 2001), p. 91; Philippe Borgeaud, ''Mother of the Gods: From Cybele to the Virgin Mary'', translated by Lysa Hochroth (Johns Hopkins University Press, 2004), pp. 51, 90, 123, 164. Scholars are divided as to whether the full program of observances was put in place under Claudius, or gradually expanded until the time of Antoninus Pius: Gary Forsythe, ''Time in Roman Religion: One Thousand Years of Religious History'' (Routledge, 2012), p. 88; Alvar, ''Romanising Oriental Gods,'' p. 286.</ref> മാർച്ച് 15 ന് നടന്ന ഒരു പ്രാഥമിക ഉത്സവത്തിൽ, ഫ്രിജിയൻ നദിയുടെ ഞാങ്ങണകൾക്കിടയിൽ ആറ്റിസിന്റെ ശിശുക്കളെ ഇടയന്മാരോ സൈബേലോ കണ്ടെത്തിയതായി അടയാളപ്പെടുത്തി. തുടർച്ചയായ ചടങ്ങുകൾ മാർച്ച് 22 ന് ആർബർ ഇൻട്രാട്ട് ("ദി ട്രീ എൻട്രസ്") ഉപയോഗിച്ച് പുനരാരംഭിക്കുകയും മാർച്ച് 27 അല്ലെങ്കിൽ 28 വരെ നീണ്ടുനിൽക്കുകയും ചെയ്തു. ആർബർ ഇൻട്രാറ്റിന്റെ ദിവസത്തിൽ, കോളേജ് ഓഫ് ഡെൻഡ്രോഫോറസ് ("ട്രീ-ചുമക്കുന്നവർ") ഒരു പൈൻ മരം കൊണ്ടുപോയി ആറ്റിസിന്റെ ഒരു പ്രതിമ ഉണ്ടാക്കി "ദൈവത്തെപ്പോലെ കമ്പിളി തലപ്പാവു കൊണ്ട് പൊതിഞ്ഞ് വയലറ്റ് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. <ref>[[Francisco Rodríguez Adrados|Francisco R. Adrados]], ''Festival, Comedy and Tragedy: The Greek Origins of Theatre,'' translated by Christopher Holme (Brill, 1975, originally published 1972 in Spanish), p. 395.</ref> [[Lucretius|ലുക്രേഷ്യസ്]] (ബിസി ഒന്നാം നൂറ്റാണ്ട്) ഏപ്രിലിൽ ആഘോഷിക്കുന്ന [[Megalensia|മെഗാലെൻസിയയിലെ]] മാഗ്ന മെറ്ററിന്റെ ഉല്ലാസയാത്രയിൽ റോസാപ്പൂക്കളെയും പേരിടാത്ത മറ്റ് പുഷ്പങ്ങളെയും കുറിച്ച് പരാമർശിക്കുന്നു. <ref>Lucretius, ''De rerum natura'' 2.627–628.; Hooey, "Rosaliae signorum," p. 27.</ref> ആറ്റിസ് പുരാണത്തിലെ അക്രമത്തിൽ നിന്ന് വയലറ്റ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വ്യക്തവും സങ്കീർണ്ണവുമായ വിവരണം<ref>Alvar, ''Romanising Oriental Gods,'' p. 65; Gasparao, ''Soteriology,'' p. 41.</ref> നൽകിയിരിക്കുന്നത് [[Christian apologist|ക്രിസ്ത്യൻ അപ്പോളജിസ്റ്റ്]] [[Arnobius|അർനോബിയസ്]] (മരണം: 330),ആണ്. <ref>Arnobius of Sicca, ''Adversus Nationes'' 6–7, drawing on sources he identifies as "Timotheus, a man not disreputable in matters of theology," and "Valerius the [[College of Pontiffs|pontifex]]", possibly [[Marcus Valerius Messalla Rufus|Marcus Valerius Messala]], the consul of 53 BC and author of a treatise identifying [[Aion (deity)|Aion]] with [[Janus]] on the etymological basis of ''Ia'', the name "Violet" in the story of Attis. Summary based on that of Lancelotti, ''Attis'', pp. 3–5; Alvar, ''Romanising Oriental Gods,'' pp. 65–67; and Giulia Sfameni Gasparro (combining the versions of Arnobius and Pausanias), ''Soteriology and Mystic Aspects in the Cult of Cybele and Attis'' (Brill, 1985), pp. 38–41.</ref> റോമൻ സാമ്രാജ്യത്വ കാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ അദ്ദേഹത്തിന്റെ പതിപ്പ് മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 64.</ref> ഫ്രിഗിയയിലെ അഗ്ഡസ് എന്ന പാറയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്, അതിൽ നിന്ന് പ്രളയത്തിനുശേഷം ലോകത്തെ വീണ്ടും ജനകീയമാക്കുന്നതിനായി [[Pyrrha|പിർഹയും]] [[Deucalion|ഡീകാലിയനും]] ചേർന്ന് കല്ലുകൾ മനുഷ്യരായി രൂപാന്തരപ്പെടുത്തി. ദേവന്മാരുടെ മഹതിയായ അമ്മ അവിടെ പതിവായി വിശ്രമിച്ചു. അവിടെ അവളെ കാമഭ്രാന്തനായ [[Jupiter (mythology)|ജൂപ്പിറ്റർ]] ആക്രമിച്ചു. തന്റെ ലക്ഷ്യം നേടാൻ കഴിയാതെ, ദേവന്മാരുടെ രാജാവ് പാറയിൽ സ്വയംഭോഗം ചെയ്തുകൊണ്ട് സ്വയം ഒഴിവായി.<ref>Alvar, ''Romanising Oriental Gods,'' p. 65.</ref>അതിൽ നിന്ന് അക്രമാസക്തനും അതിശക്തനുമായ [[Sex-androgyny in mythology|ഹെർമാഫ്രോഡിറ്റിക് ദേവത]]യായ അക്ഡെസ്റ്റിസ് അല്ലെങ്കിൽ [[Agdistis|അഗ്ഡിസ്റ്റിസ്]] ജനിച്ചു. ചർച്ചകൾക്ക് ശേഷം, ഡയോനിഷ്യസുമായി തിരിച്ചറിഞ്ഞ ദേവന്മാർ ഈ അതിശക്തനായ അഗ്ഡിസ്റ്റിസിനെ പരിചരണത്തിനായി (ക്യൂറ) റോമൻ ദേവനായ [[Liber|ലിബറിന്]] നൽകുന്നു. ക്യൂറ എന്നാൽ "പരിചരണം, ഉത്കണ്ഠ, ചികിത്സ, മേൽനോട്ടം" എന്നാണ്. വീഞ്ഞിന്റെ ദേവനായ ലിബർ അഗ്ഡിസ്റ്റിസിന്റെ പ്രിയപ്പെട്ട നീരുറവയുടെ ([[Fontus|ഫോണ്ടസ്]]) ജലത്തെ ശുദ്ധമായ വീഞ്ഞ് ആക്കി മാറ്റുന്നു. നിവൃത്തിയില്ലായ്‌മയാൽ ദാഹിക്കുന്ന അഗ്ഡിസ്റ്റിസിനെ വീഞ്ഞ് കുടിക്കാൻ പ്രേരിപ്പിക്കുന്നു. സിരകൾ വീഞ്ഞ് വലിച്ചെടുക്കുന്നതിലൂടെ മയങ്ങാൻ തുടങ്ങുന്നു. മുടിയിൽ നിന്ന് നെയ്ത ഒരു കുടുക്കിലകപ്പെട്ട അഗ്ഡിസ്റ്റിസിനെ താൽക്കാലികമായി സ്വതന്ത്രമാക്കാനുള്ള സ്വയം നടത്തിയ പോരാട്ടത്തിൽ ജനനേന്ദ്രിയളെ മുറിച്ച് സ്വയം വൃഷ്‌ണച്ഛേദത്തിന് കാരണമാകുന്നു. ഇംപീരിയൽ കാലഘട്ടത്തിലെ മെഡിക്കൽ, ക്രിസ്ത്യൻ രചനകളിലെ ഒരു യൂഫെമിസം അനുസരിച്ച് രക്തനീരുറവയിൽ നിന്നുണ്ടായ ഒരു മാതളനാരകമരം, അതിന്റെ ഫലം വളരെ ആകർഷകമാണ്, നദിദേവനായ [[Sangarius (mythology)|സംഗാരിയസിന്റെ]] മകളായ [[Nana (Greek mythology)|നാന]], സിനു റിപോണിറ്റിൽ, ഈ ഫലം "യോനിയിൽ സ്ഥാപിച്ചിരിക്കുന്നു." <ref>J.N. Adams, entry on ''sinus (muliebris)'', ''The Latin Sexual Vocabulary'' (Johns Hopkins University Press, 1982), pp. 90–91. In Pausanias, the impregnating edible is an almond, with the almond tree playing a role later in the version of Arnobius; Gasparro, ''Soteriology,'' p. 38.</ref> പിതാവിനെ പ്രകോപിപ്പിച്ച് നാന ഗർഭിണിയാകുന്നു. പിതാവ് അവളെ കേടായ സാധനങ്ങളുടെയിടയിൽ പൂട്ടിയിട്ട് പട്ടിണിക്കിടുന്നു. ദൈവങ്ങളുടെ മാതാവ് നൽകുന്ന പഴങ്ങളും മറ്റ് സസ്യാഹാരങ്ങളും അവളെ ജീവനോടെ നിലനിർത്തുന്നു. ശിശു ജനിക്കുമ്പോൾ, അതിനെ ഉപേക്ഷിക്കാൻ സംഗാരിയസ് ഉത്തരവിടുന്നു. പക്ഷേ ഒരു ആട്ടിടയൻ കുട്ടിയെ കണ്ടെത്തി വളർത്തുന്നു. ഈ കുട്ടി ആറ്റിസ് ആണ്. [[File:Godward Ionian Dancing Girl 1902.jpg|thumb|upright|left|[[John William Godward|ജോൺ വില്യം ഗോഡ്‌വാർഡ്]] ചിത്രീകരിച്ച [[Ionians|അയോണിയൻ]] ഡാൻസിംഗ് ഗേൾ. വയലറ്റ് പുഷ്പചക്രവും കുങ്കുമപ്പൂവിന്റെ നിറമുള്ള വസ്ത്രവും ധരിച്ച മറ്റൊരു ചിത്രത്തിന്റെ ('[[:Commons:File:With Violets Wreathed 1902.jpg|With Violets Wreathed and Robe of Saffron Hue]]) രൂപസാദൃശ്യമുള്ള [[Victorian painting|വിക്ടോറിയൻ കാലഘട്ടത്തിലെ]] പൗരാണിക സാഹിത്യചിത്രം''' <ref>Vern G. Swanson, ''John William Godward: The Eclipse of Classicism'' (Antique Collectors Club Limited, 1997), p. 65; Rosemary J. Barrow, ''The Use of Classical Art and Literature by Victorian Painters, 1860-1912: Creating Continuity With the Traditions of High Art'' (Mellen Research University Press, 2007), p. 39.</ref>]] അസാധാരണമായ സൗന്ദര്യമുള്ള ആറ്റിസ് ദൈവങ്ങളുടെ അമ്മയും അദ്ദേഹത്തിന്റെ നിരന്തരമായ കൂട്ടാളിയായ അഗ്ഡിസ്റ്റിസും ഏറ്റവും ഇഷ്ടപ്പെടുന്നു. വീഞ്ഞിന്റെ സ്വാധീനത്തിൽ, ആറ്റിസ് ഒരു വേട്ടക്കാരനെന്ന നിലയിൽ തന്റെ നേട്ടങ്ങൾ ദൈവിക പ്രീതി മൂലമാണെന്ന് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സങ്കേതത്തിൽ വീഞ്ഞ് മതപരമായി നിരോധിച്ചിരിക്കുന്നതിന്റെ (നെഫാസ്) കാരണം വിശദീകരിക്കുന്നു. വീഞ്ഞുമായി പ്രവേശിക്കുന്നവർക്ക് ഒരു മലിനീകരണമായി കണക്കാക്കുന്നു. അപലപനീയവും സാമൂഹികമായി പാർശ്വവൽക്കരിക്കുന്നതിന്റെയും ഭാഗമായി ആഗ്ഡിസ്റ്റിസുമായുള്ള ആറ്റിസിന്റെ ബന്ധത്തെ ഇൻഫാമിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടിയെ (പ്യൂവർ) വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫ്രിജിയൻ രാജാവായ [[Midas|മിഡാസ്]], മകളുമായി ഒരു വിവാഹം സംഘടിപ്പിക്കുകയും നഗരം പൂട്ടിയിടുകയും ചെയ്യുന്നു. എന്നിരുന്നാലും, മേറ്റർ ഡ്യൂമിന് ആറ്റിസിന്റെ വിധി (ഫാറ്റം) അറിയാം. വിവാഹബന്ധം ഒഴിവാക്കിയാൽ മാത്രമേ അയാളെ ദ്രോഹത്തിൽ നിന്ന് സംരക്ഷിക്കുകയുള്ളൂ. ദേവന്മാരുടെ അമ്മയും അഗ്ഡിസ്റ്റിസും വിവാഹചടങ്ങിനെ തകർക്കുന്നു. ഒപ്പം അഗ്ഡിസ്റ്റിസ് അതിഥികൾക്കിടയിൽ പരിഭ്രമവും ഭ്രാന്തും പരത്തുന്നു. ക്രൈസ്തവ സ്രോതസ്സിലെ വിഷമകരമായ ഒരു ഭാഗത്തിൽ മാത്രം കാണപ്പെടുന്ന വിശദാംശങ്ങളിൽ<ref>Gasparro, ''Soteriology,'' pp. 39–40, characterizing the detail as "a [[Christian polemic|polemical]] emphasis".</ref> [[Galli|ഗാലസ്]] എന്ന പുരോഹിതന്റെ വെപ്പാട്ടിയുടെ മകളുടെ മുലകൾ മുറിച്ചുമാറ്റി ഒരു കുടിയനെപ്പോലെ ആക്രോശിച്ച ആറ്റിസ് സ്വയം ഒരു പൈൻ മരത്തിന്റെ ചുവട്ടിൽ എത്തുകയും അഗ്ഡിസ്റ്റിസിന് ഒരു വഴിപാടായി ജനനേന്ദ്രിയം മുറിക്കുകയും ചെയ്യുന്നു. അവൻ രക്തം വാർന്നു ആറ്റിസ് മരിക്കുകയും രക്തപ്രവാഹത്തിൽ നിന്ന് വയലറ്റ് പുഷ്പം ജനിക്കുന്നു. ദൈവങ്ങളുടെ മാതാവ് ജനനേന്ദ്രിയങ്ങളെ "മരിച്ചവരുടെ വസ്ത്രത്തിൽ" പൊതിഞ്ഞ് ഭൂമിയിൽ മൂടുകയും ജന്തുക്കളുടെ [[വൃഷണസഞ്ചി|വൃഷണസഞ്ചിയുടെ]] യാഗോചിതമായ ചികിത്സയെക്കുറിച്ചുള്ള അനുഷ്ഠാനത്തിൽ സാക്ഷ്യപ്പെടുത്തിയ പുരാണത്തിന്റെ ഒരുഭാഗം ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 275.</ref>വയലറ്റ് (ഗ്രീക്ക് Ia) എന്ന് പേരിട്ടിരിക്കുന്ന വധു ആറ്റിസിന്റെ നെഞ്ചിനെ കമ്പിളി കെട്ടുകളാൽ മൂടുന്നു. അഗ്ഡിസ്റ്റിസിനുവേണ്ടി വിലപിച്ച ശേഷം ആത്മഹത്യചെയ്യുന്നു. മരിക്കുമ്പോഴുള്ള അവളുടെ രക്തം പർപ്പിൾ വയലറ്റുകളായി മാറുന്നു. ദൈവത്തിന്റെ അമ്മയുടെ കണ്ണുനീർ ഒരു ബദാം മരമായി മാറുന്നു. ഇത് മരണത്തിന്റെ കയ്പ്പിനെ സൂചിപ്പിക്കുന്നു. തുടർന്ന് അവൾ പൈൻ മരത്തെ തന്റെ പവിത്രമായ ഗുഹയിലേക്ക് കൊണ്ടുപോകുന്നു. അഗ്ഡിസ്റ്റിസ് അവളുമായി വിലാപത്തിൽ പങ്കുചേരുന്നു. ആറ്റിസിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ജുപ്പിറ്റർ ദേവനോട് അപേക്ഷിക്കുന്നു. ഇത് അദ്ദേഹത്തിന് അനുവദിക്കാൻ കഴിയുന്നില്ല. എന്നാൽ വിധി ശരീരം ഒരിക്കലും ക്ഷയിക്കാതിരിക്കാനും, മുടി വളരാൻ തുടരാനും, [[ചെറിയ വിരൽ|ചെറുവിരലിനു]] ജീവിക്കാനും നിരന്തരമായ ചലനങ്ങളിൽ തരംഗമാകാനും അനുവദിക്കുന്നു. ആറ്റിസിന്റെ ബഹുമാനാർത്ഥം നടത്തിയ ആചാരങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് മിഥ്യയുടെ വശങ്ങൾ പ്രത്യേകിച്ചും ഡയോനിഷ്യൻ ആരാധനയുമായുള്ള പോരാട്ടവും വിഭജനവും പുനർനിർമ്മിക്കുന്നുവെന്ന് അർനോബിയസ് വ്യക്തമായി പറയുന്നു. ഇവയിൽ ഭൂരിഭാഗവും വികസിച്ചത് സാമ്രാജ്യത്വ കാലഘട്ടത്തിൽ മാത്രമാണ്. <ref>Lancellotti, ''Attis,'' pp. 89–90, 138ff. ''et passim''; Jan N. Bremmer, ''Greek Religion and Culture, the Bible, and the Near East'' (Brill, 2008), pp. 294–296, 298.</ref> മാർച്ച് 22-ന് ആർബർ ഇൻട്രാറ്റിനായി, ഡെൻഡ്രോഫോറുകൾ ആറ്റിസിന്റെ വയലറ്റ് പുഷ്പചക്ര മരത്തെ മാഗ്ന മേറ്ററിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മരിക്കുന്ന വയലയെന്ന നിലയിൽ, പാരന്റാലിയയ്‌ക്കായി ശവക്കുഴികളിലേക്ക് വയലറ്റുകൾ വിതറിയത് ആർബർ ഇൻട്രാറ്റിന്റെ ദിവസം ഓർമ്മിപ്പിച്ചു. <ref>Ovid, ''Fasti'' 2.537–540; Lancellotti, ''Attis,'' pp. 90–91; Gasparro, ''Soteriology,'' p. 42. Lancellotti emphasizes the non-cyclical permanence of Attis's death (p. 138) marked by rituals that recall funeral cult.</ref> അടുത്ത ദിവസം ഡെൻഡ്രോഫോറുകൾ [[Korybantes|കോറിബാന്റുകളെ]] പ്രതിനിധീകരിക്കുന്ന ഗൗരവമേറിയ സംഗീതവും, സായുധ നൃത്തങ്ങൾ അവതരിപ്പിച്ച യുവാക്കളും പുരാണങ്ങളിലെ ശിശുദേവന്മാരുടെ സംരക്ഷകരായി സേവനമനുഷ്ഠിച്ചു. <ref>Michele Renee Salzman, ''On Roman Time: The Codex Calendar of 354 and the Rhythms of Urban Life in Late Antiquity'' (University of California Press, 1990), pp. 166–167.</ref> മാർച്ച് 24 ന് നടന്ന ഡൈസ് സാങ്കുനിസിനായി ("രക്ത ദിനം"), ഭക്തർ വിലാപത്തിന്റെ ഉന്മാദത്തിൽ മുഴുകി, മരിച്ചവരുടെ "പോഷണം" എന്ന് പ്രാർത്ഥിച്ച് പ്രതിമയിൽ രക്തം വിതറി. ഗല്ലി സൈബലിന്റെ ഷണ്ഡനായ പുരോഹിതനാകുന്നതിനുള്ള പ്രാഥമികമെന്ന നിലയിൽ ചില അനുയായികൾ ഈ ദിവസം സ്വയം ഷണ്‌ഡനായതായിരിക്കാം. തുടർന്നുള്ള വിശുദ്ധരാത്രിയ്ക്കായി ആറ്റിസിനെ അദ്ദേഹത്തിന്റെ "ശവകുടീരത്തിൽ" സ്ഥാപിച്ചു.<ref>Salzman, ''On Roman Time,'' p. 167; Lancellotti, ''Attis'', pp. 82 and 90.</ref> [[Sallustius|സല്ലുസ്റ്റിയസിന്റെ]] അഭിപ്രായത്തിൽ, മരം മുറിക്കുന്നത് ഉപവാസത്തോടൊപ്പമായിരുന്നു. മരം വെട്ടിയതിനുശേഷം "തലമുറയുടെ കൂടുതൽ പുരോഗതിക്കുവേണ്ടി പുനർജന്മത്തിനായി പാൽ കുടിക്കുന്നു. അതിനുശേഷം പുതിയ ഉയർച്ചയ്ക്കുവേണ്ടി ദേവന്മാർക്ക് സന്തോഷത്തോടുകൂടി മാലകളും അർപ്പിക്കുന്നു. <ref>Sallustius, ''Peri Theōn'' 4.10, as cited by Alvar, ''Romanising Oriental Gods,'' p. 277.</ref>[[Julian calendar|ജൂലിയൻ കലണ്ടറിലെ]] [[മഹാവിഷുവം]] മാർച്ച് 25 ന് ആറ്റിസിന്റെ ഏതെങ്കിലും അർത്ഥത്തിൽ" പുനർജന്മം "അല്ലെങ്കിൽ നവീകരണവുമായി സന്തോഷത്തോടുകൂടി ([[Hilaria|ഹിലാരിയ]]) മാലകളും അർപ്പിക്കുന്നു. <ref>Macrobius, ''Saturnalia'' 1.21.10; Forsythe, ''Time in Roman Religion,'' p. 88.</ref> ചില ആദ്യകാല ക്രൈസ്തവ സ്രോതസ്സുകൾ ഈ ദിവസത്തെ [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്|യേശുവിന്റെ പുനരുത്ഥാനവുമായി]] ബന്ധപ്പെടുത്തുന്നു. <ref>[[Tertullian]], ''Adversus Iudaeos'' 8; [[Lactantius]], ''De Mortibus Persecutorum'' 2.1; Forsythe, ''Time in Roman Religion,'' p. 88; Salzman, ''On Roman Time,'' p. 168.</ref> [[ഡമാസിയൂസ്|ഡമാസ്കിയസ്]] അതിനെ "[[ഹേഡിസ്|ഹേഡിസിൽ]] നിന്നുള്ള വിമോചനമായി" കണ്ടു.<ref>Damascius, ''Vita Isidori excerpta a Photio Bibl. (Cod. 242),'' edition of R. Henry (Paris, 1971), p. 131; Salzman, ''On Roman Time,'' p. 168.</ref> ഒരു ദിവസത്തെ വിശ്രമത്തിനുശേഷം (റിക്വീഷ്യോ), മാഗ്ന മെറ്ററിന്റെ ആചാരപരമായ ശുദ്ധീകരണം (ലാവറ്റിയോ) മാർച്ച് 27 ന് നടത്തി. <ref>Alvar, ''Romanising Oriental Gods,'' pp. 277, 286–287. The ''Lavatio'' is mentioned by Ovid in the Augustan period, and other literary references indicate it was "well established" by the [[Flavian dynasty|Flavian period]]; Forsythe, ''Time in Roman Religion,'' p. 89.</ref>മാർച്ച് 28 [[Vatican Hill|വത്തിക്കാനത്തിലെ]] മാഗ്ന മെറ്ററിന്റേയും ആറ്റിസിന്റേയും [[Greco-Roman mysteries|രഹസ്യങ്ങളിലേയ്ക്ക്]] മതപ്രവേശം ചെയ്യുന്ന ഒരു ദിനമായിരിക്കാം.<ref>Specifically at the [[Gaianum]], near the Phrygianum sanctuary associated with Cybele; Salzman, ''On Roman Time,'' pp. 165, 167. Lawrence Richardson, ''A New Topographical Dictionary of Ancient Rome'' (Johns Hopkins University Press, 1992), p. 180, suggests that ''Initium Caiani'' might instead refer to the "entry of Gaius" ([[Caligula]]) into Rome on March 28, 37 AD, when he was acclaimed as ''[[princeps]]''. The Gaianum was a track used by Caligula for chariot exercises. Salzman (p. 169) sees the Gaianum as a site alternative to the Phrygianum, access to which would have been obstructed in the 4th century by the construction of [[Old St. Peter's Basilica|St. Peter's]].</ref> "മരിക്കുകയും പുനർജീവിക്കുന്നതുമായ സസ്യദേവൻ" എന്ന കർക്കശമായ രൂപരേഖയിൽ ആറ്റിസിനെ കാണാൻ പണ്ഡിതന്മാർക്ക് താൽപ്പര്യമില്ലെങ്കിലും, അദ്ദേഹത്തിന്റെ ആചാരങ്ങളുടെ ശവസംസ്കാര സ്വഭാവത്തിന് സസ്യചക്രം അവിഭാജ്യമാണ്. <ref>Gasparro, ''Soteriology,'' pp. 44–45; H.S. Versnel, ''Inconsistencies in Greek and Roman Religion: Transition and Reversal in Myth and Ritual'' (Brill, 1993, 1994), vol. 2, p. 154.</ref> റോമൻ കാലഘട്ടത്തിൽ പൈൻ ട്രീ, പൈൻ കോണുകൾ അവയുടെ ആരാധന പ്രാധാന്യത്തിനായി ആറ്റിസിന്റെ പ്രതിരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. <ref>Bremmer, ''Greek Religion and Culture,'' pp. 279 and 288, suggesting also that the tree of the Romans was not entirely an innovation, but a survival or translation of the decorated tree, perhaps an almond, that was part of the [[Hittite religion|Hittite]] new year festival in the spring.</ref> ഒന്നോ രണ്ടോ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഥൻസിൽ നിന്നുള്ള ആറ്റിസിന്റെ പ്രതിമയിൽ [[മാതളനാരങ്ങ]], പൈൻ കോണുകൾ, വയലറ്റുകളുടെ ഒരു പൂച്ചെണ്ട്‌ എന്നിവ അടങ്ങിയ ഒരു കൊട്ടയുണ്ട്.<ref>Gasparro, ''Soteriology,'' p. 48.</ref> == വസന്തകാല ഉത്സവങ്ങളിലെ സസ്യങ്ങൾ == റോസാലിയകൾ ഉൾപ്പെടുന്ന പഴയ വസന്തകാല ഉത്സവങ്ങളുമായുള്ള ബന്ധം റോസാലിയയെ പ്രചരിപ്പിക്കാനും ജനപ്രിയമാക്കാനും സഹായിച്ചു. കൂടാതെ സ്വകാര്യപരമായ മരിക്കുന്ന വയല അല്ലെങ്കിൽ റോമാക്കാരുടെ വയലാരിസ് അർബർ ഇൻട്രാറ്റ് ചടങ്ങുകളുടെ പൊതു പ്രാധാന്യം വർദ്ധിപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 27.</ref> ആറ്റിസും അഡോണിസും തമ്മിലുള്ള ആശയപരമായ ബന്ധം പ്രധാനമായും പിൽക്കാല സാമ്രാജ്യത്വ കാലഘട്ടത്തിലാണ് വികസിപ്പിച്ചെടുത്തത്. <ref>Bremmer, ''Greek Religion and Culture,'' p. 270, emphasizing the disparities between the early cult of Attis and developments in [[Late Antiquity]] (p. 268).</ref> [[നവപ്ലേറ്റോണിസം|നവപ്ലേറ്റോണിസത്തിലെ]] തത്ത്വചിന്തകനായ [[പോർഫിറി|പോർഫിറി]] (എ.ഡി. 305 എ.ഡി) അഡോണിസിനെയും ആറ്റിസിനെയും "ഭൂമിയുടെ ഫലങ്ങളായി" കണ്ടു. [[File:The Awakening of Adonis - John William Waterhouse (1899).jpg|thumb|''[[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച അവേയർനെസ് ഓഫ് അഡോണിസ് (1900) ]] <blockquote>''Attis is the symbol of the blossoms which appear early in the spring, and fall off before the complete fertilization; whence they further attributed castration to him, from the fruits not having attained to seminal perfection: but Adonis was the symbol of the cutting of the perfect fruits.''<ref>As recorded by the Christian apologist [[Eusebius]], ''[[Praeparatio evangelica]]'' 3.11.12 and 15, and 3.13.14, translated by E.H. Gifford (1903), as cited by Gasparro, ''Soteriology,'' p. 46. In a commentary on Ovid, and citing Porphyry and Eusebius, the 15th-century [[Italian humanist]] [[Paolo Marsi|Paulus Marsus]] noted that "Atys castrated means nothing other than the flower that falls before the fruit"; Rebecca Zorach, ''Blood, Milk, Ink, Gold: Abundance and Excess in the French Renaissance'' (University of Chicago Press, 2005), p. 72.</ref></blockquote> പോർഫിറി, ആറ്റിസ്, അഡോണിസ്, കോറെ (പെർസെഫോൺ "മെയ്ഡൻ", "വരണ്ട" അല്ലെങ്കിൽ ധാന്യവിളകളെ സ്വാധീനിക്കുന്നു), ഡയോനിസസ് (മൃദുവായതും [[അണ്ടി (ഫലം)|ഷെൽ പഴങ്ങളും]] സ്വാധീനിക്കുന്നവർ) എന്നിവരെ "സെമിനൽ നിയമത്തിന്റെ" ദേവതകളായി ബന്ധിപ്പിച്ചു:<blockquote>''For Korē was carried off by [[Pluto (mythology)#Plouton Helios|Pluto]], that is, the sun going down beneath the earth at seed-time; but Dionysus begins to sprout according to the conditions of the power which, while young, is hidden beneath the earth, yet produces fine fruits, and is an ally of the power in the blossom symbolized by Attis, and of the cutting of the ripened corn symbolized by Adonis.''</blockquote> [[Pluto (mythology)|പ്ലൂട്ടോയുടെ]] മണവാട്ടിയായി പെർസെഫോൺ തട്ടിക്കൊണ്ടുപോയ പുൽമേടുകൾ നിറഞ്ഞ പുഷ്പ ഇനങ്ങളിൽ റോസാപ്പൂക്കളും വയലറ്റുകളും ഉൾപ്പെടുന്നു. <ref>Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'', p. 316, citing the ''[[Homeric Hymn to Demeter]],'' one of the earliest treatments of the myth. Ovid places Proserpina among violets and lilies at ''[[Metamorphoses]]'' 5.332, and dwells on the abundance and variety of flowers—with the rose the favored choice of the attendant [[Nymph|nymphs]]—in his treatment of the same myth for the month of April at ''Fasti'' 4.429–442. Claudian, ''De raptu Proserpina'' 2.92–93, lists roses, hyacinths and violets.</ref> താരതമ്യ പുരാണശാസ്ത്രജ്ഞനായ മിർസിയ എലിയേഡ്, സസ്യജാലങ്ങൾക്കും മനുഷ്യന്റെ നിലനിൽപ്പിനുമിടയിലുള്ള ഒരു "ജീവിത പ്രവാഹമായി" ദിവ്യ രൂപാന്തരീകരണത്തെ കണ്ടു. അക്രമാസക്തമായ മരണം ജീവിതത്തിന്റെ സൃഷ്ടിപരമായ കഴിവിനെ തടസ്സപ്പെടുത്തുമ്പോൾ, അത് സസ്യങ്ങൾ, പഴങ്ങൾ, പുഷ്പം" തുടങ്ങി മറ്റേതെങ്കിലും രൂപത്തിൽ പ്രകടിപ്പിക്കുന്നു. ആറ്റീസിന്റെ വയലറ്റുകളും അഡോണിസിന്റെ റോസാപ്പൂക്കളും അനെമോണുകളും എലിയേഡ് വീരന്മാരുടെ മരണശേഷം യുദ്ധക്കളങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുഷ്പങ്ങളുടെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ടു. <ref>[[Mircea Eliade]], ''Patterns in Comparative Religion,'' translated by Rosemary Sheed (University of Nebraska Press, 1996, translation originally published in 1958), p. 302.</ref> == മിലിട്ടറി റോസാലിയ == [[File:5966 - Brescia - S. Giulia - Cippo per soldato (sec. I I) - Foto Giovanni Dall'Orto, 25 Giu 2011.jpg|thumb|upright|ഒരു റോമൻ പട്ടാളക്കാരന്റെ ശവസംസ്കാര സ്മാരകത്തിലെ സൈനിക നിലവാരത്തിലുള്ള ഈഗിൾ (എ.ഡി 1 മുതൽ 2 വരെ നൂറ്റാണ്ട്)]] മെയ് മാസത്തിൽ രണ്ട് തീയതികളിൽ സൈനിക മാനദണ്ഡങ്ങൾ (സിഗ്ന) റോസാപ്പൂക്കളാൽ അലങ്കരിച്ചുകൊണ്ട് റോമൻ സൈന്യം റോസാലിയ സിഗ്നോറം ആഘോഷിച്ചു. എ.എച്ച്. ഹൂയി മിലിട്ടറി റോസ് ഫെസ്റ്റിവലിനെ കാർഷിക ദേവതകളുടെ പരമ്പരാഗത വസന്തകാല ഉത്സവങ്ങളായാണ് കാണുന്നത്. <ref>Hooey, "Rosaliae signorum," pp. 27–28.</ref> [[Severus Alexander|സെവേറസ് അലക്സാണ്ടറുടെ]] (എ.ഡി. 224–235) ഭരണകാലത്ത് [[ഡുറാ യുറോപ്പോസ്|ഡ്യൂറ-യൂറോപോസിൽ]] നിലയുറപ്പിച്ച ഒരു കൂട്ടായ്‌മയുടെ പാപ്പിറസ് കലണ്ടറായ [[Feriale Duranum|ഫെരിയേൽ ഡുറാനത്തിൽ]] ഈ ഉത്സവം രേഖപ്പെടുത്തിയിട്ടുണ്ട്. സൈന്യം നൽകിയ ഒരു സാധാരണ മത കലണ്ടറിനെ ഈ കലണ്ടർ പ്രതിനിധീകരിക്കുന്നു. <ref>Lucinda Dirven, ''The Palmyrenes of Dura-Europos: A Study of Religious Interaction in Roman Syria'' (Brill, 1999), pp. 184–185; Nigel Pollard, ''Soldiers, Cities, and Civilians in Roman Syria'' (University of Michigan Press, 2000), pp. 143 (especially note 126), 146.</ref> അപൂർണ്ണമായ മൂലഗ്രന്ഥം കാരണം രണ്ട് റോസാലിയയുടെ മുമ്പത്തെ ദിവസം തീർച്ചയില്ലാത്തതാണെങ്കിലും, [[Lemuria (festival)|ലെമുറിയയുടെ]] കാലഘട്ടവുമായി പൊരുത്തപ്പെട്ടു. മെയ് 9, 11, 13 തീയതികളിലെ പുരാതന ഉത്സവ ദിവസങ്ങളിലെ <ref>Duncan Fishwick, "Dated Inscriptions and the ''Feriale Duranum''," in ''Syria'' 65 (1988), p. 356; Douglas W. Geyer, ''Fear, Anomaly, and Uncertainty in the Gospel of Mark'' (Scarecrow Press, 2002), p. 138, citing [[Robert O. Fink|R.O. Fink]], A.S. Hooey, and W.S. Snyder, "The ''Feriale Duranum''," ''Yale Classical Studies'' 7 (1940), p. 115. [[Stefan Weinstock]], "A New Greek Calendar and Festivals of the Sun," ''Journal of Roman Studies'' 38 (1948), p. 38, gives the date as May 10. Steven K. Drummond and Lynn H. Nelson, ''The Western Frontiers of the Imperial Rome'' (M.E. Sharpe, 1994), p. 203, place it on May 9.</ref> സന്തോഷിപ്പിക്കുന്ന നിറഭേദങ്ങൾ ([[Lemures|ലെമറുകൾ]] അല്ലെങ്കിൽ ലാർവകൾ) അകാലമരണം അവരെ അധോലോകത്തിലേക്ക് കടക്കുന്നതിനുപകരം ഭൂമിയിൽ അലഞ്ഞുനടക്കുന്നു. ലെവിറിയയുടെ ചടങ്ങുകളിൽ, ഓവിഡിന്റെ വ്യക്തമായ വിവരണത്തിൽ, കറുത്ത ചെറിയ നാണയങ്ങളുടെ തിട്ടകൾ പ്രത്യേകിച്ചും ശക്തമായ [[Apotropaic magic|അപ്പോട്രോപൈക് ആംഗ്യമായി]] അവതരിപ്പിച്ചു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 43.</ref> റോസാലിയ സിഗ്നോറത്തിന്റെ രണ്ടാമത്തേത് ജൂൺ 31 ന് കലണ്ടറുകളുടെ തലേദിവസം മെയ് 31 നാണ് സംഭവിച്ചത്. <ref>Phillips, ''Oxford Classical Dictionary,'' quotes the calendar as ''pridie kal. Iunias ob rosalias signorum supplicatio''; that is, as occurring on the day before the [[Kalends]] of June.</ref> ജൂൺ ഒന്നിന് പെരുന്നാൾ ദിനം, [[Cardea|ഡിയ കാർന]] ("മാംസദേവത" അല്ലെങ്കിൽ "ഭക്ഷ്യദേവത"), "ബീൻ കലണ്ടെൻസ് " (കലണ്ടെ ഫബാരിയേ) എന്ന് പൊതുവായി വിളിക്കപ്പെടുന്നു. <ref>Macrobius, ''Saturnalia'' 1.12.33.</ref> മരിച്ചവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാകാം. <ref>In the conjecture of [[Georg Wissowa|Wissowa]]; [[William Warde Fowler]], ''The Roman Festivals of the Period of the Republic'' (London, 1908), p 131. Fowler is cautious about over-interpreting the evidence to characterize all these occasions as "rites of the dead".</ref>കൂടാതെ ലെമൂറിയയുടെ ദിവസങ്ങൾ കലണ്ടറിൽ നെഫസ്റ്റസ് എന്ന് അടയാളപ്പെടുത്തിയിരുന്നത് സാധാരണ പ്രവർത്തനങ്ങൾ മതപരമായി നിരോധിച്ചിരുന്ന ഒരു കാലം ആയിരുന്നു. പിൽക്കാല സാമ്രാജ്യത്തിൽ, റോസാലിയ സിഗ്നോറം മെയ് 29 മുതൽ ജൂൺ 1 വരെ നടന്ന "ബീൻ ഗെയിംസ്" ([[Ludi|ലുഡി]] ഫാബറീസി) യുടെ മൂന്നാം ദിവസവുമായി പൊരുത്തപ്പെട്ടു. ഇത് കാർണയുടെ ബഹുമാനാർത്ഥം അറിയപ്പെടുന്നു.<ref>Salzman, ''On Roman Time,'' pp. 92, 122, 127; Macrobius, ''Saturnalia'' 1.12.33.</ref>ഒരു സിവിലിയൻ ലിഖിതത്തിൽ "കാർനാരിയയിൽ" റോസ് അലങ്കരിക്കാനുള്ള ഒരു വാക്യം രേഖപ്പെടുത്തുന്നു. ഇതിനെ [[തിയോഡോർ മോംസെൻ]] വ്യാഖ്യാനിച്ചത് കാർണയുടെ കലെണ്ടുകളായാണ്.<ref>''CIL'' 3.3893; Fowler, ''Roman Festivals'', p. 131.</ref> റോമൻ ബ്രിട്ടനിലെ ([[Corbridge|കോർബ്രിഡ്ജ്]], [[Northumberland|നോർത്തംബർലാൻഡ്]]) [[Coria (Corbridge)|കൊറിയ]]യിലെ മൂന്നാം നൂറ്റാണ്ടിലെ സൈനിക ആസ്ഥാനത്തു നിന്നുള്ള ശില്പം റോസാലിയയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. <ref>Fishwick, "Dated Inscriptions and the ''Feriale Duranum''," pp. 351–352.</ref> ജർമ്മനി സുപ്പീരിയർ പ്രവിശ്യയിലെ മൊഗൊണ്ടിയാക്കം (ഇന്നത്തെ മെയിൻസ്) നിന്നുള്ള മൂന്നാം നൂറ്റാണ്ടിലെ ഒരു ലിഖിതം മെയ് 10 ന് സൈനിക യൂണിറ്റിന്റെ (ഒരു സെഞ്ചൂറിയ) [[Genius (mythology)|ജീനിയസിന്]] ഒരു ബലിപീഠത്തിന്റെ സമർപ്പണം രേഖപ്പെടുത്തുന്നു. ലിഖിതത്തിൽ റോസാലിയയുടെ പേര് നൽകിയിട്ടില്ലെങ്കിലും, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തീയതി, അതിനോട് യോജിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കാം.<ref>''CIL'' 13.6681; Fishwick, "Dated Inscriptions and the ''Feriale Duranum''," p. 356.</ref> [[File:010 Conrad Cichorius, Die Reliefs der Traianssäule, Tafel X.jpg|thumb|left|upright=1.8|സൈനിക മാനദണ്ഡങ്ങൾ ഒരു റിലീഫ് പാനലിൽ, [[Trajan's Column|ട്രാജന്റെ നിരയിൽ]] നിന്നുള്ള ഒരു [[Suovetaurilia|ലസ്ട്രൽ ത്യാഗത്തിന്റെ]] സാന്നിധ്യത്തിൽ (മുകളിൽ മധ്യഭാഗത്ത്) നിരത്തിയിരിക്കുന്നു. മരത്തിന്റെ ചുവട്ടിൽ സൈനിക കാഹളക്കാർ [[Roman tuba|ട്യൂബയും]] [[Cornu (horn)|കോർണുവയും]] കളിക്കുന്നു.]] സൈനിക മാനദണ്ഡങ്ങൾക്ക് ചുറ്റുമുള്ള സൈന്യത്തിന്റെ സവിശേഷതകളായ ഭക്തിപരമായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു റോസാലിയ സിഗ്നോറം. സൈന്യം ദൈവങ്ങളെപ്പോലെയാണ് മാനദണ്ഡങ്ങളെ ആരാധിക്കുന്നതെന്നും, ലിഖിതങ്ങൾ അവരുടെ സമർപ്പണങ്ങൾ ([[Votum|വോട്ട]]) രേഖപ്പെടുത്തുന്നുവെന്നും [[Roman historiography|സാമ്രാജ്യത്വ ചരിത്രകാരനായ]] [[ടാസിറ്റസ്|ടാസിറ്റസ്]] പറയുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 7.1030 is an example of such a dedication from [[Roman Britain]]: Drummond and Nelson, ''The Western Frontiers of Imperial Rome'', p. 214; G.R. Watson, ''The Roman Soldier'' (Cornell University Press, 1969, 1985), p. 130.</ref>ഒരു [[Roman legion|ലെജിയൻ]] അതിന്റെ രൂപവത്കരണത്തിന്റെ വാർഷികം അടയാളപ്പെടുത്തിയ ദിവസം റോമൻ ഈഗിൾസ് എന്നു പരാമർശിക്കുന്ന "ഈഗിളിന്റെ ജന്മദിനം," എന്ന [[Aquila (Roman)|നതാലിസ് അക്വില]]യായിരുന്നു.<ref>Hooey, "Rosaliae signorum," p. 19; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 161; Brian Campbell, ''The Roman Army, 31 BC–AD 337: A Sourcebook'' (Routledge, 1994), [https://books.google.com/books?id=RUN-TGktYLYC&pg=PT136&dq=%22rosaliae+signorum%22&hl=en&sa=X&ei=1cx1UaWYMKnM2AWys4DABA&ved=0CC8Q6AEwADgK n.p.]</ref>[[Castra|മാർച്ചിംഗ്]] ക്യാമ്പുകൾ ഉൾപ്പെടെ എല്ലാ റോമൻ സൈനിക ക്യാമ്പുകളും ഒരു കേന്ദ്ര ബലിപീഠത്തിന് ചുറ്റും പ്രതിദിന ബലി അർപ്പിച്ചു. അവിടെ ചുറ്റും നിലത്തു ക്രമീകരിച്ചിരുന്ന ചക്രവർത്തിമാരുടെയും ദേവന്മാരുടെയും ചിത്രങ്ങൾക്കു മുന്നിൽ ദിവസേന യാഗങ്ങൾ അർപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 17; Graham Webster, ''The Roman Imperial Army: Of the First and Second Centuries A.D.'' (University of Oklahoma Press, 1979, 3rd ed. 1998), p. 133.</ref>അവരവരുടെ നിലവാരത്തിൽ സ്വർണ്ണം, വെള്ളി എന്നിവകൊണ്ട് അലങ്കരിച്ച പുഷ്പചക്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവ സജീവമായ പുഷ്പചക്രങ്ങളുടെ മികച്ച സമ്മാനത്തെ പ്രതിനിധീകരിച്ചു. മോഹങ്ങൾ, പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങുകൾ, വിജയങ്ങൾ, പ്രതിസന്ധി അനുഷ്ഠാനങ്ങൾ, ഇംപീരിയൽ അവധിദിനങ്ങൾ എന്നിവയ്ക്കായി കഴുകന്മാരെയും മറ്റ് സിഗ്നകളെയും പുഷ്പചക്രങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. <ref>[[Pliny the Elder|Pliny]], ''Natural History'' 13.3.23; Suetonius, ''Claudius'' 13; Hooey, "Rosaliae signorum," pp. 17–19; Webster, ''The Roman Imperial Army,'' pp. 106 (note 16) and 133.</ref>ഈ അവസരങ്ങളിൽ എ.ഡി 398-ൽ ഹൊനോറിയസ് ചക്രവർത്തിയുടെ കല്യാണം ക്ലോഡിയൻ ഒരു എപ്പിത്തലാമിയത്തിൽ വിവരിച്ചിരിക്കുന്നു. സൈനിക ആദർശങ്ങളെ ചുവപ്പ് പൂക്കളായി വളരുമെന്ന് പറയപ്പെടുന്നു. കൂടാതെ ആദർശവാഹകരും പട്ടാളക്കാരും ആചാരപരമായി സാമ്രാജ്യപരമായ മണവാളനെ ഒരു പർപ്പിൾ ഹാലോ ആയ നിംബോ പൂക്കൾ കൊണ്ട് മൂടുന്നു.<ref>Hooey, "Rosaliae signorum," pp. 18 and 32, citing [[Claudian]] 10.187–188 and 295–297.</ref> എ.ഡി 42-ൽ ക്ലോഡിയസിനെതിരായ കലാപത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ശപഥം ലംഘിച്ച സൈനികരുടെ ക്യാമ്പ് തകർക്കാൻ ഭൂമിയിൽ നിന്ന് ഈഗിൾസിനെ അലങ്കരിക്കാനോ പാളയം തകർക്കാൻ വലിച്ചിടാനോ ദിവ്യ ഏജൻസി തടഞ്ഞുവെന്ന് സ്യൂട്ടോണിയസ് പറയുകയുണ്ടായി. അവരുടെ മതപരമായ ബാദ്ധ്യതയെക്കുറിച്ച് ഓർമ്മപ്പെടുത്തിയതിനാൽ അവർ മാനസാന്തരത്തിലേക്ക് തിരിഞ്ഞു (പെനിറ്റെൻഷ്യം മത സംഭാഷണത്തിൽ).<ref>Webster, ''The Roman Imperial Army,'' p. 106, citing Suetonius, ''Claudius'' 13.</ref>റോമൻ മിലിട്ടറിയുടെ മതജീവിതത്തിന്റെ കേന്ദ്രബിന്ദുവായി ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾ മിനുസിയസ് ഫെലിക്സ് [[Cruciform|ക്രൂശിന്റെ]] ആകൃതി കാരണം സൈനികർ [[Christian cross|ക്രിസ്ത്യൻ കുരിശിനെ]] അറിയാതെ ആരാധിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ശ്രമിച്ചു.<ref>Hooey, "Rosaliae signorum," p. 16, especially note 3, citing [[Tertullian]] ''[[Apologeticum]]'' 16 and ''Ad nationes'' 1.12, and [[Minucius Felix]] 29.6–7; p. 206</ref> 1 മുതൽ 3 വരെ നൂറ്റാണ്ടുകളിലെ സാമ്രാജ്യത്തിൽ നിന്നുള്ള റോസാലിയയുടെ മിക്ക തെളിവുകളും മരിച്ചവരുടെ ഉത്സവങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീണുപോയ സഖാക്കളെ സൈനികർ അനുസ്മരിച്ചു. <ref>Hooey, "Rosaliae signorum," pp. 23–25.</ref> മരിച്ച സഹോദരങ്ങളുടെ മനസ്സിന് (സത്യവാങ്മൂലം) ശപഥം ചെയ്യാം. <ref>[[Silius Italicus]], ''Punica'' 6.113–116; Charles W. King, "The Roman ''Manes'': The Dead as Gods," in ''Rethinking Ghosts in World Religions'' (Brill, 2009), p. 112.</ref> എന്നിരുന്നാലും, റോസാലിയ സിഗ്നോറത്തെ ഒരു തരം "[[Remembrance Day|പോപ്പി ഡേ]]" ആയി വ്യാഖ്യാനിക്കുന്നതിനെതിരെ ഹൂയി വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ റോമൻ റോസ് ഉത്സവങ്ങൾ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ രണ്ട് തരങ്ങളായിരുന്നു. വസന്തത്തിന്റെ ആഘോഷവും ലൈസൻസിയുമുള്ള ഉത്സവങ്ങൾ, മരിച്ചവരുടെ ആചാരപരമായ ആരാധന. സിവിലിയൻ മേഖലയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട, പഴയ കാർഷികദേവതകളുടെ ഉത്സവങ്ങൾ കിഴക്കൻ സാമ്രാജ്യത്തിൽ ആഡംബരപൂർവ്വം ആഘോഷിച്ചു. ഫെറിയേൽ ദുരാനത്തിലെ മറ്റ് അവധി ദിവസങ്ങളിലെ പൊതു, സാമ്രാജ്യത്വ സ്വഭാവത്തിന് അനുസൃതമായി ഇത് സവിശേഷമായിരുന്നു. <ref>Hooey, "Rosaliae signorum," pp. 23–26, 32–35. Webster, ''The Roman Imperial Army,'' p. 150, accepts Hooey's "carnival" interpretation.</ref> റോസാലിയ സിഗ്നോറത്തിന്റെ ഈ "കാർണിവൽ" കാഴ്ചപ്പാട് വില്യം സെസ്റ്റൺ നിരസിച്ചു. സൈനിക ഉത്സവ സീസണിലെ ആദ്യ യുദ്ധങ്ങൾക്ക് ശേഷം മെയ് ഉത്സവങ്ങളെ ആഘോഷവേളകളായി കണ്ട [[William Seston|വില്യം സെസ്റ്റൺ]], മെയ് 23 ന് രണ്ട് റോസ് അലങ്കാരങ്ങൾക്കിടയിൽ വീണ [[Tubilustrium|ട്യൂബിലസ്ട്രിയവുമായി]] ഏകോപിപ്പിച്ചു.<ref>[[William Seston]], "Feldzeichen," in ''Scripta Varia. Mélanges d'histoire romaine, de droit, d'épigraphie et d'histoire du christianisme'' (Publications de l'École française de Rome, 1980), p. 273.</ref> [[File:9595 - Milano - Museo archeologico - Patera di Parabiago - Foto Giovanni Dall'Orto 13 Mar 2012.jpg|thumb|upright=1.3|സൈബലിനോടും ആറ്റിസിനോടും ഒപ്പം കോറിബാന്റസ് ([[Parabiago plate|പാരബിയാഗോ പ്ലേറ്റിൽ]] നിന്നുള്ള വിശദാംശങ്ങൾ; എംബോസ്ഡ് സിൽവർ, എ.ഡി. 200–400, [[Mediolanum|മിലാന്]] സമീപമുള്ള ഒരു ശവകുടീരത്തിൽ നിന്ന് കണ്ടെത്തി, ഇപ്പോൾ [[Archaeological Museum of Milan|മിലാനിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ]] സൂക്ഷിച്ചിരിക്കുന്നു)]] ട്യൂബിലസ്ട്രിയം തന്നെ ഒരു ശുദ്ധീകരണ ചടങ്ങായിരുന്നു. മാർച്ച് 23 നും മെയ് 23 നും ഇടയിൽ കലണ്ടറുകളിൽ സാക്ഷ്യപ്പെടുത്തി. ഇത് യഥാർത്ഥത്തിൽ പ്രതിമാസമായിരിക്കാം. സാക്രൽ ഗെയിമുകൾ, ചടങ്ങുകൾ, ശവസംസ്കാരങ്ങൾ, <ref>[[Jörg Rüpke]], ''The Roman Calendar from Numa to Constantine: Time, History, and the Fasti,'' translated by David M.B. Richardson (Wiley-Blackwell, 2011, originally published in German 1995), pp. 28–29; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 159.</ref> എന്നിവയ്‌ക്കും ചിഹ്നങ്ങൾക്കും സമയപരിപാലനത്തിനും വിരാമമിടാൻ ആൻ‌സിയേറ്ററി കാഹളങ്ങൾ (ട്യൂബി അല്ലെങ്കിൽ ട്യൂബ, നീളമുള്ള നേരായ കാഹളം, ശരീരത്തിന് ചുറ്റും വളഞ്ഞ കോർ‌നുവ) ഉപയോഗിച്ചിരുന്നു. <ref>Southern, ''The Roman Army,'' p. 159; [[Yann Le Bohec]], ''The Imperial Roman Army'' (Routledge, 2001, originally published 1989 in French), p. 50; Webster, ''The Roman Imperial Army,'' p. 140.</ref> മാർച്ച് 23 ട്യൂബിലസ്ട്രിയം റോം നഗരത്തിൽ ചൊവ്വയുടെ സായുധ പുരോഹിതന്മാരായ [[Salii|സാലിയുടെ]] ഘോഷയാത്രയുമായി ചേർന്നു. അവർ അവരുടെ പവിത്രമായ കവചങ്ങൾ കെട്ടി. പിൽക്കാല സാമ്രാജ്യത്തിൽ, ആറ്റിസിന്റെ "പുണ്യവാരം" എന്നതിലേക്ക് ഇത് ഒത്തുചേർന്നിരുന്നു. മഗ്ന മാതാവിന്റെ ക്ഷേത്രത്തിൽ മരത്തിനരികിൽ വിശ്രമിച്ച ദിവസത്തിലാണ് ഇത് സംഭവിച്ചത്. മരണ / അരാജകത്വത്തിന്റെയും (വീണ്ടും) ജനന / ക്രമത്തിന്റെയും ചക്രത്തിലെ ഒരു പ്രധാന പോയിന്റായി, വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള കാറ്റിന്റെയും താളവാദ്യങ്ങളുടെയും ശബ്ദ ആചാരങ്ങൾ, സൈബലിലും ആറ്റിസിലും പങ്കെടുത്ത റോമൻ ചടങ്ങുകൾ അപ്പോട്രോപൈക്ക് കാഹളം സ്ഫോടനങ്ങൾ അല്ലെങ്കിൽ സാലിയൻ പുരോഹിതന്മാർ പരിചകളെ അടിക്കുന്നത്<ref>Salzman, ''On Roman Time,'', pp. 166–167. Alvar, ''Romanising Oriental Gods,'' p. 73, cites [[Julian (emperor)|Julian]], ''Oratio'' 5.169c, on the sounding of trumpets after the castration of Attis.</ref> ക്രി.മു. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കൊറേറ്റുകളുമായി ദൈവശാസ്ത്രപരമായി തിരിച്ചറിഞ്ഞിരുന്നു.<ref>The Salii identified with the ''Kouretes'' by [[Dionysius of Halicarnassus]] 2.70–71 (see also [[Catullus]] 63, who attributes the ''tripudium'' dance of the Salii to the ecstatic followers of Cybele and Attis); Bremmer, ''Greek Religion and Culture,'' p. 296.</ref> ഒരു [[ചന്ദ്രഗ്രഹണം|ചന്ദ്രഗ്രഹണവുമായി]] ചേർന്ന് സൈന്യം കാഹളങ്ങളിൽ ശബ്ദ ആചാരങ്ങളുടെ പ്രകടനം ടാസിറ്റസ് രേഖപ്പെടുത്തുന്നു. <ref>Tacitus, ''Annales'' 1.28; Southern, ''The Roman Army,'' p. 159; Rüpke, ''The Roman Calendar,'' p. 28, especially note 44.</ref> ഈ രീതി മറ്റ് സ്രോതസ്സുകളിൽ ഒരു സിവിലിയൻ പശ്ചാത്തലത്തിൽ കാണപ്പെടുന്നു. <ref>Rüpke, ''The Roman Calendar,'' p. 28, citing [[Juvenal]] 6.442–443 and [[Livy]] 26.5.9.</ref> റോമൻ കലണ്ടർ യഥാർത്ഥത്തിൽ ചാന്ദ്രമായതിനാൽ ഐഡീസിന്റെ പൗർണ്ണമിക്ക് ശേഷമുള്ള ഒരു ന്യൂഡൈനൽ ചക്രം "ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ (ലൂണ)" ശക്തിപ്പെടുത്തുന്നതിനായി ട്യൂബയെ പ്രതിമാസം കളിക്കാറുണ്ടെന്ന് [[Jörg Rüpke|ജോഗ് റോപ്കെ]] അനുമാനിക്കുന്നു. <ref>Rüpke, ''The Roman Calendar,'' p. 28. Rüpke argues that the Tubilustrium continued to be monthly, with the likely exception of [[Februarius|February]]—a month already largely consumed with the care of the dead—but in other months its spot on calendars was overwritten by festivals that doubled up on the date.</ref> ചിഹ്നങ്ങളും കാഹളങ്ങളും റോമൻ സൈനിക സംസ്കാരത്തിൽ ആചാരപരമായും പ്രവർത്തനപരമായും പരസ്പരം ബന്ധപ്പെട്ടിരുന്നു. [[ട്രാജൻ സ്തൂപം|ട്രാജന്റെ സ്തൂപത്തിൽ]] കാഹളങ്ങൾ മോഹങ്ങൾക്കിടയിൽ ഉള്ള നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു. <ref>Webster, ''The Roman Imperial Army,'' p. 134.</ref> ലാറ്റിൻ പദം ലസ്റ്റ്രേഷ്യോ സാധാരണയായി "ശുദ്ധീകരണം" എന്ന് വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, മോഹപരമായ ചടങ്ങുകൾ ഒരുപക്ഷേ നല്ല ക്രമത്തിന്റെ പുനഃക്രമീകരണവും പുനഃസ്ഥാപനവുമാണെന്ന് കണക്കാക്കണം. "കേന്ദ്രീകൃത ക്രമത്തിനും എക്സ്-സെൻട്രിക് ഡിസോർഡറിനുമിടയിൽ അതിർത്തി രേഖകൾ പരിപാലിക്കുന്നതിനും സൃഷ്ടിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള മറ്റൊരു പദമാണ് ലസ്റ്റ്രേഷ്യൻ". <ref>Versnel, ''Inconsistencies in Greek and Roman Religion,'' pp. 311–312, 321; Jörg Rüpke, ''Domi Militiae: Die Religiöse Konstruktion des Krieges in Rom'' (Franz Steiner, 1990), pp. 144–146.</ref> മെയ് മാസത്തിലെ മാനദണ്ഡങ്ങളുടെ റോസാലിയ, സമൂഹത്തെ യാഥാർത്ഥ്യമാക്കുന്ന വിശാലമായ അനുഷ്ഠാന ആചാരത്തിന്റെ സൈന്യം, പാക്സ് ഡിയോറം, "ഉടമ്പടി" അല്ലെങ്കിൽ ദേവന്മാരുടെ സമാധാനം, തുടങ്ങിയ ഘോഷയാത്രയിലൂടെ, പൊതു പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും അപേക്ഷകളായിരുന്നു. മരിയേവയുടെയും ചൊവ്വയുടെയും പുരാതന ഉത്സവമായ [[Quinquatria|ക്വിൻക്വാട്രിയയിൽ]] ആരംഭിച്ച് ട്യൂബിലസ്ട്രിയത്തിൽ സമാപിച്ച കാലഘട്ടത്തിൽ ഫെരിയേൽ ഡുറാനം പ്രതിനിധീകരിക്കുന്ന സൈനിക കലണ്ടർ മാർച്ച് 19–23 വരെ അപേക്ഷകൾ നിർദ്ദേശിച്ചു. [[Crisis of the Third Century|മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി]] സൈനിക, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് അപേക്ഷയുടെ പുരാതന സമ്പ്രദായത്തിന്റെ പുനരുജ്ജീവനത്തിനും വിപുലീകരണത്തിനും ഇത് പ്രേരിപ്പിച്ചു.<ref>Brent, ''Cyprian and Roman Carthage,'' pp. 144, 149, 172–174, 182–183, 188, 191–197, 218–219, 227, 244, 248 (describing the principles of imperial ''supplicationes'' in regard to the universal ''supplicatio'' of [[Decius]] and the ''pax deorum'').</ref> == കലണ്ടറിൽ == [[File:Chronography of 354 Mensis Maius.png|thumb|മെയ് 23 ന് റോസാലിയ നടത്തുന്ന [[Calendar of Filocalus|ഫിലോകലസിന്റെ കലണ്ടറിനെ]] (എ.ഡി 354) അടിസ്ഥാനമാക്കി മെയ് മാസത്തെ ചിത്രീകരണം<ref>Salzman, ''On Roman Time,'' p. 112.</ref>]] പിൽക്കാല സാമ്രാജ്യത്തിൽ, റോസ് ഉത്സവങ്ങൾ പൂവിടുന്ന സമയത്തിന് അനുസൃതമായി തീയതി പ്രാദേശികമായി വ്യത്യാസപ്പെടുന്നെങ്കിലും മെയ് മാസത്തിന്റെ ഭാഗമായി. <ref>Salzman, ''On Roman Time'' p. 98.</ref> മൊസൈക്കുകളിലെ ദൃഷ്‌ടാന്തകഥകൾക്കായി, മെയ് പലപ്പോഴും പുഷ്പമാലകൾ, ത്യാഗത്തിനായി ധരിക്കുന്ന [[Fillet (clothing)|ഫില്ലറ്റുകൾ]] അല്ലെങ്കിൽ റിബൺ, വൈൻ [[Amphora|ആംഫോറ]] എന്നിവ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നു. <ref name="Salzman-p97">Salzman, ''On Roman Time'' p. 97.</ref> മെയ് (ലാറ്റിൻ [[Maius|മയൂസ്]]) ജൂഡി കലണ്ടറിൽ ഏപ്രിൽ 28 ന് ആരംഭിച്ച് മെയ് 3 ന് സമാപിച്ച ഫ്ലോറ ദേവിയുടെ സ്മരണയ്ക്കായി ലുഡി ഫ്ലോറയുടെ മധ്യത്തിൽ ആരംഭിച്ചു. ഫ്ലോറ പൂക്കളുടെയും പൂവിന്റെയും ദേവതയായിരുന്നു. അവളുടെ ഉത്സവങ്ങൾ ലൈംഗിക സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചു. എ ഡി രണ്ടാം നൂറ്റാണ്ടിൽ ഫിലോസ്ട്രാറ്റസ് റോസ് മാലകളെ ഫ്ലോറയുടെ ഉത്സവവുമായി ബന്ധിപ്പിക്കുന്നു. <ref>Hooey, "Rosaliae signorum," p. 27, citing Philostratus, ''Epigram'' 55.</ref> [[Palatine Anthology|പാലറ്റൈൻ ആന്തോളജിയിൽ]] നിന്നുള്ള ഒരു ഗ്രീക്ക് എപ്പിഗ്രാം മെയ് വ്യക്തിപരമായി "ഞാൻ റോസാപ്പൂവിന്റെ മാതാവ്" എന്ന് പ്രഖ്യാപിച്ചു. <ref>''Anthologia Palatina'' 9.580.4, as cited by Hooey, "Rosaliae signorum," p. 27: εἰμὶ ῥόδων γενέτης ''(eimi rhodōn genetēs)''.</ref> മാസത്തിന്റെ പേരിനുള്ള വിശദീകരണങ്ങളിൽ, ഇത് വളർച്ചയുടെ അല്ലെങ്കിൽ വർദ്ധനവിന്റെ ദേവതയായ മായയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഈ പേര് ചിലപ്പോൾ "വലുത്" എന്ന നാമവിശേഷണത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. മെയ് മാസത്തിൽ മിയയെ മകൻ [[Mercury (mythology)|മെർക്കുറി]] (ഗ്രീക്ക് ഹെർമിസ്), അതിർത്തികളുടെയും വാണിജ്യത്തിന്റെയും ദേവതയും മരണാനന്തര ജീവിതത്തിലേക്ക് ആത്മാക്കളുടെ കാര്യനിർവ്വകയുമായി ബഹുമാനിച്ചു. മായയുടെ ദൈവശാസ്ത്രപരമായ ഐഡന്റിറ്റി പദവിയുള്ളതായിരുന്നു. [[Terra (mythology)|ടെറ മേറ്റർ]] ("മദർ എർത്ത്"), നല്ല ദേവത ([[Bona Dea|ബോണ ഡിയ]]), ഗ്രേറ്റ് മദർ ദേവത (മാഗ്ന മേറ്റർ, സൈബലിനും ഒരു ശീർഷകം), [[Ops|ഓപ്‌സ്]] ("സമൃദ്ധി, വിഭവങ്ങൾ"), ജൂൺ 1 ന് ബീൻ കലണ്ടുകളുടെ ദേവതയായ കാർണ. <ref>H.H.J. Brouwer, ''Bona Dea: The Sources and a Description of the Cult'' (Brill, 1989), pp. 232, 354; [[Macrobius]], ''Saturnalia'' 1.12.16–33. These identifications probably reflect the influence of Varro, who tended to see a great number of goddesses as ultimately representing Terra.</ref> [[ഡിയഡിയ|ഡിയ ദിയ]]യുടെ മെയ് ഉത്സവത്തിനായുള്ള വിരുന്നുകൾക്ക് ശേഷം റോമിലെ ഒരു പൗരോഹിത്യമായ [[Arval Brethren|അർവൽ ബ്രദറേൻ]] റോസാപ്പൂക്കൾ വിതരണം ചെയ്തു. <ref>Hooey, "Rosaliae signorum," p. 27, note 57, citing the ''Acta Fratrum Arvalium''.</ref> [[File:The Soul of the Rose - Waterhouse.jpg|thumb|upright=.5|ദി സോൾ ഓഫ് ദി റോസ് (1908), [[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച കുപിഡിന്റെ ഗാർഡനിൽ സൈക്ക്]] ഫ്ലോറയുടെ ഉല്ലാസത്തോടെ ഈ മാസം ആരംഭിച്ചെങ്കിലും, മെയ് പകുതിയോടെ റോമാക്കാർ അലഞ്ഞുതിരിയുന്ന മരിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ ലെമുറിയ നിരീക്ഷിച്ചു. <ref>[[H.H. Scullard]], ''Festivals and Ceremonies of the Roman Republic'' (Cornell University Press, 1981), pp. 110–111, 115–116.</ref> റോസാപ്പൂവിന്റെ കാലം പൂക്കുന്നതും മരിക്കുന്നതുമായ പരമ്പരാഗത റോമൻ ഉത്സവങ്ങളുമായി പൊരുത്തപ്പെട്ടു. ഉത്സവ, ശവസംസ്കാര ആവശ്യങ്ങൾക്കായി പൂക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ആവശ്യം പ്രത്യേകിച്ച് റോമൻ ആഫ്രിക്കയിലെ സമ്പന്ന എസ്റ്റേറ്റുകൾക്ക് പുഷ്പകൃഷിയെ ഒരു പ്രധാന സാമ്പത്തിക പ്രവർത്തനമാക്കി മാറ്റി.<ref>Salzman, ''On Roman Time,'' pp. 97–99; Holleran, ''Shopping in Ancient Rome,'' pp. 58, 119, 208–210.</ref> ഒരു റോമൻ ശവകുടീര ചിത്രത്തിൽ വിൽപ്പനക്കാർ പുഷ്പമാലകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. <ref>Holleran, ''Shopping in Ancient Rome,'' p. 210.</ref> ലെമുറിയയെ തുടർന്ന്, മെയ് മാസത്തിൽ (the 15th) നടന്ന വ്യാപാരികളുടെ ഉത്സവ വേളയിൽ മെർക്കുറിയും മായയും സംയുക്ത യാഗം സ്വീകരിച്ചു. മെയ് 23 ന് റോസാപ്പൂക്കൾ വിപണിയിലെത്തുമ്പോൾ ([[Macella|മാസെല്ലസ്]]) ഒരു പുഷ്പമേളയെക്കുറിച്ച് [[Chronograph of 354|ഫിലോകലസിന്റെ കലണ്ടർ]] (എ.ഡി 354) ഈ മാസം ഈ കലണ്ടറിനായി റോസാപ്പൂവിന്റെ രാജാവിനൊപ്പം ചിത്രീകരിച്ചിരിക്കുന്നതായി പറയുന്നു. [[Dalmaticഡാൽമാറ്റിക്ക്]] എന്ന നീളമുള്ള സ്ലീവ് അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ, ഇടതുകൈയിൽ ഒരു കൊട്ട റോസാപ്പൂവ് ചുമന്ന് വലതു കൈയിൽ ഒരു പുഷ്പം പിടിച്ച് മണക്കുന്നു. <ref>''Macellus rosas sumat'': Phillips, ''Oxford Classical Dictionary,'' p. 1335.</ref> മറ്റ് ചിത്ര കലണ്ടറുകളിൽ, റോസ് കിംഗ് അല്ലെങ്കിൽ റോസ് ഫെസ്റ്റിവലിന്റെ അനുബന്ധ പ്രതിരൂപങ്ങൾ പലപ്പോഴും മെർക്കുറിയുടെ പരമ്പരാഗത ചിഹ്നത്തിനും മെയ് മാസത്തിനെ പ്രതിനിധീകരിക്കുന്നതിനും പകരം ആയി ഉപയോഗിക്കുന്നു.<ref>Salzman, ''On Roman Time,'' pp. 97–99.</ref> റോമൻ കലണ്ടറിനെക്കുറിച്ചുള്ള ഓവിഡിന്റെ ഫാസ്റ്റി എന്ന കവിതയിൽ, മെയ് മാസത്തിന്റെ ദിവ്യ പ്രതിനിധിയായി ഫ്ലോറ മരിച്ചവരുടെ രക്തത്തിൽ നിന്ന് പുഷ്പങ്ങൾ സൃഷ്ടിക്കുന്നതിൽ അവളുടെ പങ്കിനെക്കുറിച്ച് പറയുന്നു. "എന്നിലൂടെ അവരുടെ മുറിവിൽ നിന്ന് "മഹത്ത്വ ഉറവുകൾ". <ref>Ovid, ''Fasti'' 5.228 ''(de quorum per me volnere surgit honor)''<!--sic-->; Carole E. Newlands, ''Playing with Time: Ovid and the Fasti'' (Cornell University Press, 1995), p. 110; Hersch, ''The Roman Wedding,'' p. 91.</ref> "അക്രമം, ലൈംഗികത, ആനന്ദം, വിവാഹം, കൃഷി" എന്നീ വിഷയങ്ങൾ അവളുടെ പുരാണങ്ങൾ എങ്ങനെ നെയ്യുന്നുവെന്ന് ഓവിഡ് കാണിക്കുന്നു. മെയ് മാസത്തെ വിവാഹങ്ങൾക്ക് അനുയോജ്യമല്ലാത്ത മാസമായി റോമാക്കാർ കണക്കാക്കി. ജൂൺ മാസത്തെ ഒരു വധുവിന്റെ മാസമായി ജനപ്രീതി നേടാൻ ഇത് കാരണമായി. മെയ് പകുതിയോടെ ലെമുറിയയിലെ ഓരോ ദിവസവും മരിക്കുന്ന മതവിശ്വാസമായിരുന്നു. പ്രത്യേകിച്ചും "കുട്ടികളെ ജനിപ്പിക്കുന്നതിനായി" വിവാഹം ഉൾപ്പെടെ ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നത് മതപരമായി നിരോധിച്ചിരുന്നു.<ref>Hersch, ''The Roman Wedding,'' pp. 46–47 and 90, citing [[Macrobius]], ''Saturnalia'' 1.16.18, noting that the Lemuria and the procession of the [[Argei]], which even the Romans themselves regarded as obscure and dauntingly archaic, endowed the entire month with an uneasy feeling.</ref> നാലാം നൂറ്റാണ്ടിൽ, കളികളും ([[Ludi|ലുഡി]]) നാടകവേദികളുമുള്ള [[Roman Empire|ആംഫി തിയേറ്ററിലെ]] പൊതു അവധി ദിനമായി റോസാലിയ ഔദ്യോഗിക കലണ്ടറിൽ അടയാളപ്പെടുത്തി. [[Capua|കപുവ]] മുതൽ എ ഡി 387 വരെയുള്ള ഒരു കലണ്ടർ മെയ് 13 ന് ആംഫിതിയേറ്ററിൽ ഒരു റൊസാരിയയെ കുറിക്കുന്നു.<ref>''[[Feriale Capuanum]]'' (387 AD): ''III id. mai(as) Rosaria Amphitheatri''; Salzman, ''On Roman Time'' p. 98.</ref> == ക്രിസ്തീയവൽക്കരണം == [[File:Sassoferrato Our Lady in a garland of roses.jpg|thumb|ഔവർ ലേഡി ഇൻ എ ഗാർലൻഡ് ഓഫ് റോസസ് (പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ) ജിയോവന്നി ബാറ്റിസ്റ്റ സാൽവി ഡ സാസോഫെറാറ്റോ, [[Madonna (art)|മഡോണയെ]] [[crown of stars|നക്ഷത്രങ്ങളുടെ കിരീടവും]] റോസ് റീത്തും ഉപയോഗിച്ച് ചിത്രീകരിക്കുന്നു.]] ആറാം നൂറ്റാണ്ടിൽ, കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ ഗാസയിൽ ഒരു "റോസാപ്പൂവിന്റെ ദിനം" വസന്തകാല ഉത്സവമായി നടന്നു. ഇത് റോസാലിയയുടെ ക്രൈസ്തവവൽക്കരിക്കപ്പെട്ട തുടർച്ചയായിരിക്കാം. <ref>Nicole Belayche, "Pagan Festivals in Fourth-Century Gaza," p. 17, citing [[Choricius of Gaza|Chorichius]], and Talgam, "The ''Ekphrasis Eikonos'' of Procopius," pp. 223–224, both in ''Christian Gaza in Late Antiquity''.</ref> ഗാസയിലെ ജോൺ രണ്ട് അനക്രിയോണിക് കവിതകൾ എഴുതി, "റോസാപ്പൂവിന്റെ ദിവസത്തിൽ" താൻ പരസ്യമായി അവതരിപ്പിച്ചതായി പറയുന്നു. ക്രിസ്ത്യൻ വാചാടോപകാരിയായ പ്രോകോപ്പിയസിന്റെ പ്രഖ്യാപനങ്ങളും <ref>Not the historian.</ref> ഗാസയിലെ ചോറീഷ്യസിന്റെ കവിതകളും റോസ് ദിനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. <ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189: ἐν τῇ ἡμέρᾳ τῶν ῥόδων; Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> ആദ്യകാല [[Early Christian art and architecture|ക്രിസ്ത്യൻ ശവസംസ്കാര കലയുടെ]] പ്രതിരൂപങ്ങൾ, <ref>Robin M. Jensen, "Christian Art," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), p. 93.</ref>. രക്തസാക്ഷികളെ പലപ്പോഴും ചിത്രീകരിക്കുകയോ പുഷ്പ പ്രതിരൂപങ്ങൾ ഉപയോഗിച്ച് വിവരിക്കുകയോ അല്ലെങ്കിൽ അവരെ പുഷ്പങ്ങളാൽ [[ഐവി|ഐവി]] പോലെ <ref>Gillian MacKie, "Symbolism and Purpose in an Early Christian Martyr Chapel: The Case of San Vittore in Ciel d'Oro, Milan," ''Gesta'' 34.2 (1995), pp. 93–94.</ref> തിരിച്ചറിയുകയോ ചെയ്തു. [[Paulinus of Nola|നോലയിലെ പൗളിനസ്]] (മരണം 431) റോസാലിയയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെ ക്രിസ്ത്യൻ പദങ്ങളിൽ പുനർവ്യാഖ്യാനം ചെയ്തു.<ref name="Miller-p75" /> ജനുവരി 14-ന് നോളയിലെ വിശുദ്ധ [[ഫെലിക്സ്|ഫെലിക്സിനെ]]ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാറ്റൽ കവിത (നതാലിസിയം) അവതരിപ്പിച്ചു.<ref>Patricia Cox Miller, "'The Little Blue Flower Is Red': Relics and the Poeticizing of the Body," ''Journal of Early Christian Studies'' 8.2 (2000), p. 228.</ref> <blockquote> ''Sprinkle the ground with flowers, adorn the doorways with garlands. Let winter breathe forth the purple beauty ''(purpureum)'' of spring; let the year be in flower before its time, and let nature submit to the holy day. For you also, earth, owe wreaths to the martyr’s tomb. But the holy glory of the doorway to the heavens encircles him, flowering with the twin wreaths of war and peace.''<ref>[[Paulinus of Nola]], ''Carmen'' 14.110–116 = ''[[Corpus Scriptorum Ecclesiasticorum Latinorum|CSEL]]'' 30:50, as cited by Miller.</ref> </blockquote> ഇപ്പോൾ മിലാനിലെ [[Basilica of Sant'Ambrogio|ബാസിലിക്ക ഓഫ് സാന്റ് ആംബ്രോഗിയോയുടെ]] ഭാഗമായ ആദ്യകാല രക്തസാക്ഷി ആരാധനാലയങ്ങളിൽ, 397–402 കാലഘട്ടത്തിൽ നിർമ്മിച്ച ഒരു മൊസൈക്ക് ഛായാചിത്രം, [[Victor Maurus|വിശുദ്ധ വിക്ടറിനെ]] ശ്രേഷ്ഠമായി പ്രചോദിപ്പിച്ച റോസിന്റെയും ലില്ലിയുടെയും പുഷ്പചക്രങ്ങൾ, ഗോതമ്പ് തണ്ടുകൾ, മുന്തിരിവള്ളിയിലെ മുന്തിരിപ്പഴം, ഒലിവുശാഖകൾ എന്നിവയിൽ ചിത്രീകരിക്കുന്നു. വൃത്താകൃതി നിത്യതയെയും സസ്യങ്ങളെ നാല് കാലങ്ങളെയും പ്രതിനിധീകരിക്കുന്നു. <ref>MacKie, "Symbolism and Purpose in an Early Christian Martyr Chapel," pp. 93–95.</ref> ക്രിസ്തീയ ഭാവനയിൽ, ക്ലാസിക്കൽ മിത്തിലെ ചെറുപ്പക്കാരിൽ നിന്ന് രക്ത-മരണ-പുഷ്പ പാറ്റേൺ പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നു. പ്രാഥമികമായി അഡോണിസും ആറ്റിസും തുടർന്ന് സ്ത്രീ കന്യക രക്തസാക്ഷികളിലേക്ക് മാറ്റപ്പെടുന്നു. <ref>Miller, ''The Corporeal Imagination,'' p. 205.</ref> മെറിഡയിലെ [[Eulalia of Mérida|യൂലാലിയയെ]] [[Prudentius|പ്രുഡെൻഷ്യസ്]] (മരണം: 413) ഒരു "ഇളം പുഷ്പം" എന്നാണ് വിശേഷിപ്പിക്കുന്നത്. മരണം അവളെ "സഭയുടെ രക്തസാക്ഷികളുടെ മാലയിലെ ഒരു പുഷ്പമായി" മാറ്റുന്നു. അവളുടെ പർപ്പിൾ രക്തപ്രവാഹം പർപ്പിൾ വയലറ്റുകളും ചുവന്നരക്തം ക്രോക്കസുകളും ഉൽ‌പാദിപ്പിക്കുന്നു ( purpureas violas sangugeosque crocos), ഇത് അവളുടെ തിരുശേഷിപ്പിനെ അലങ്കരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' pp. 75–76, quoting Jill Ross.</ref> വിവാഹ കർമ്മത്തിൽ കന്യകാത്വം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന രക്തച്ചൊരിച്ചിലിനെ പ്രതീകപ്പെടുത്താനും റോസാപ്പൂവിന് കഴിയുന്നു.<ref>John D. Miller, ''Beads and Prayers: The Rosary in History and Devotion'' (Burns & Oats, 2002), pp. 166–167.</ref> പുഷ്പകിരീടങ്ങൾ വരയ്ക്കുന്നത് ക്ലാസിക്കൽ ലോകത്തിലെ പുരസ്കാരങ്ങളായി കണക്കാക്കുന്നു. സൽപ്രവൃത്തികൾ ചെയ്തവർക്ക് ലില്ലിയും, രക്തസാക്ഷികൾക്ക് റോസാപ്പൂക്കളുടെ അധിക കിരീടം തുടങ്ങി മരണാനന്തര ജീവിതത്തിലെ വിശ്വസ്തർക്കായി [[സിപ്രിയൻ|സിപ്രിയൻ]] (മരണം 258) സ്വർഗീയ പുഷ്പകിരീടങ്ങളെക്കുറിച്ച് വിവരിക്കുന്നു. <ref>Ronald Lightbown, ''Carlo Crivelli'' (Yale University Press, 2004), p. 268.</ref> ആദ്യകാല അഭിനിവേശ വിവരണത്തിൽ, ഒരു രക്തസാക്ഷി സ്വർഗീയ വിരുന്നിൽ റോസ് കിരീടം (കൊറോണ റോസിയ) ധരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' p. 75, citing the ''Passio Mariani et Iacobi.''</ref> ആംബ്രോസിനെ സംബന്ധിച്ചിടത്തോളം (മരണം 397), ലില്ലി കന്യകമാർക്കും, വിശ്വാസത്തിന്റെ കുമ്പസാരക്കാർക്കുള്ള വയലറ്റുകൾക്കും, രക്തസാക്ഷികൾക്കുള്ള റോസാപ്പൂക്കൾക്കും <ref>Ambrose, ''Expositio in Lucam'' 7.128 (=''PL'' 15, col. 1821), as noted by Clare Stancliffe, "Red, White and Blue Martyrdom," in ''Ireland in Early Mediaeval Europe. Studies in memory of Kathleen Hughes'' (Cambridge University Press, 1982), p. 32; Lightbown, ''Carlo Crivelli'', p. 268.</ref> ഇവയിൽ, വയലറ്റിന്റെ പ്രതിരൂപങ്ങൾക്ക് വേദപുസ്തക മാതൃകയില്ല. <ref>Lightbown, ''Carlo Crivelli'', p. 269.</ref> വെർജിലിയൻ പ്രതിരൂപങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു ഭാഗത്തിൽ, കന്യകകളായ യുവതികളോട് [[അംബ്രോസ്|ആംബ്രോസ്]] "നിങ്ങളുടെ തോട്ടങ്ങളിൽ എളിമയുടെ റോസും ആത്മാവിന്റെ ലില്ലിയും തഴച്ചുവളരട്ടെ. വിശുദ്ധ രക്തത്താൽ നനയ്ക്കപ്പെടുന്ന വസന്തത്തിൽ നിന്ന് വയലറ്റ് തടങ്ങൾ കുടിക്കട്ടെ" എന്ന് കൽപ്പിക്കുന്നു. "<ref>Ambrose, ''On Virgins'' 4.17; Boniface Ramsey, ''Ambrose'' (Routledge, 1997), pp. 110 and 223, note 40.</ref> [[ജെറോം|ജെറോമിന്റെ]] വിവരണത്തിൽ (മരണം 420) വിശുദ്ധ പൗളയുടെ രക്തസാക്ഷിത്വത്തിന്റെ രക്തത്തിൽ നിന്ന്" റോസാപ്പൂക്കളുടെയും വയലറ്റുകളുടെയും ഒരു കിരീടം "നെയ്തിരിക്കുന്നു. <ref>''Epistle to [[Eustochium]]'' 108.31 = ''[[CSEL]]'' 55, p. 349, as cited by Stancliffe, "Red, White and Blue Martyrdom," pp. 30–31.</ref> പിന്നീട് [[ഡാന്റെ അലിഘിയേരി|ഡാന്റെ]] തന്റെ [[Paradiso (Dante)|പാരഡിസോയിൽ]] ഉൾക്കൊള്ളുന്ന ക്ലാസിക്കൽ, ക്രിസ്ത്യൻ ഇമേജറികളെ വിശുദ്ധരുടെ മാല അരിയാഡ്നെയുടെ റോസ് കൊറോണയുമായി ബന്ധിപ്പിക്കുന്നു. അത് സ്വർഗ്ഗത്തിൽ നിന്ന് വിവർത്തനം ചെയ്തതായി അദ്ദേഹം കരുതുന്നു. <ref>Dante, ''Paradiso'' 13.13–15, as noted by Robert Hollander and Jean Hollander, ''Dante: Paradiso'' (Anchor Books, 2007), p. 353.</ref> മരിയൻ പ്രാർത്ഥനാ മുത്തുകൾക്കായി "ജപമാല" (ലാറ്റിൻ ജപമാല, കിരീടം അല്ലെങ്കിൽ റോസാപ്പൂവിന്റെ മാല) ഉപയോഗിക്കുന്നത് [[Alanus de Rupe|അലാനസ് ഡി റുപ്പ്]] ഉൾപ്പെടെയുള്ള ചില ക്രിസ്ത്യാനികൾ എതിർത്തു. കാരണം ഈ റോസ് പുഷ്പചക്രം റോമാക്കാരുടെ "അധാർമ്മികമായ" ആഭിചാരകർമ്മം കൊണ്ടു വരുത്തുന്നതായി ആവിഷ്കരിച്ചു. <ref>Anne Winston-Allen, ''Stories of the Rose: The Making of the Rosary in the Middle Ages'' (Pennsylvania State University Press, 1997), pp. 81–82. Alanus, who played a key role in the [[History of the rosary|development of the rosary]], preferred the term "[[psalter]]".</ref> [[File:Theresienschräin.jpg|thumb|left|Memorial to [[Thérèse of Lisieux]], inscribed with her motto "After my death, I will let fall a shower of roses"; she wears a floral wreath<ref>John J. Delaney, ''Dictionary of Saints'' (Random House, 2005), p. 656.</ref>]] റോസാപ്പൂക്കൾ ഉൾപ്പെടുന്ന അത്ഭുതങ്ങൾ ചില വിശുദ്ധസ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. റോമിലെ [[Saint Cecilia|സിസിലിയ]] (എ.ഡി. 230) മുതൽ [[കൊച്ചുത്രേസ്യ|തോറസ് ഓഫ് ലിസിയക്സ്]] (മരണം 1897) വരെയുള്ളവരുടെ പ്രത്യേകതയാണ് റോസാപ്പൂക്കൾ. <ref>Stephen Wilson, "Cults of Saints in the Churches of Central Paris," in ''Saints and Their Cults: Studies in Religious Sociology, Folklore, and History'' (Cambridge University Press, 1983), p. 242.</ref>സെന്റ് സിസിലിയയുടെ പുഷ്പപ്രതിമയിൽ ഒരു റോസ് അല്ലെങ്കിൽ പുഷ്പമാല, ഒരു ഈന്തപ്പന ശാഖ, "ബദാം ഇലകളുടെയും അവളുടെ കയ്യിലെ പൂക്കളുടെയും ഉയരമുള്ള വള്ളി" എന്നിവയും ഉൾപ്പെടുന്നു. <ref>''A Glossary of Ecclesiastical Terms,'' edited by Orby Shipley (London, Oxford and Cambridge, 1872), pp. 99–100.</ref> യേശുവിന്റെ അമ്മയായ [[മറിയം|മറിയയുടെ]] ഏറ്റവും നല്ല സ്വഭാവഗുണങ്ങളിൽ ഒന്നാണ് റോസാപ്പൂവെന്നു പറയുന്നു. <ref>Richard Griffiths, ''Pen and the Cross: Catholicism and English Literature 1850–2000'' (Continuum, 2010), p. 39.</ref> മെയ് മാസവുമായി ബന്ധപ്പെട്ടു, <ref>Charlene Spretnak, ''Missing Mary: The Queen of Heaven and Her Re-emergence in the Modern Church'' (Palgrave Macmillan, 2004), pp. 222–223; Lorraine Kochanske Stock, "Lords of the Wildwood: The Wild Man, the Green Man, and Robin Hood," in ''Robin Hood in Popular Culture: Violence, transgression, and justice'' (D.S. Brewer, 2000), pp. 242, 245–247; J. Miller, ''Beads and Prayers'', pp. 166–167.</ref> മായ, ഫ്ലോറ തുടങ്ങിയ ദേവതകളെ ജനപ്രിയ ഭാവനയിൽ പ്രതിഷ്ഠിച്ചു. <ref>Ambrose, ''De virginibus'' 3, noted by Winston-Allen, ''Stories of the Rose,'' p. 88.</ref> ആദ്യകാല ക്രിസ്തീയ സാഹിത്യത്തിൽ മറിയയെ റോസ പുഡോറിസ്, "എളിമയുടെ റോസ്", <ref>[[Coelius Sedulius|Sedulius]], ''Paschale carmen'', as cited by Winston-Allen, ''Stories of the Rose,'' p. 88.</ref> മുള്ളുകൾക്കിടയിൽ ഒരു റോസ് എന്നാണ് വിശേഷിപ്പിക്കുന്നത്. <ref>Lightbown, ''Carlo Crivelli,'' p. 268.</ref> മധ്യകാലഘട്ടത്തിൽ, റോസാപ്പൂവ്, ലില്ലി, വയലറ്റ് എന്നിവ മേരിയുടെ പ്രത്യേക പുഷ്പങ്ങളായി മാറുന്നു. <ref>Timothy Matovina, ''Latino Catholicism: Transformation in America's Largest Church'' (Princeton University Press, 2012), p. 175.</ref> ചില കത്തോലിക്കാ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് [[ഗ്വാദലൂപേ മാതാവ്|ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പിനായുള്ള]] മെക്സിക്കൻ ഭക്തി സമ്പ്രദായങ്ങളിൽ മേരിക്ക് പുഷ്പങ്ങൾ അർപ്പിക്കപ്പെടുന്നു.<ref>Juliana Flinn, ''Mary, the Devil, and Taro: Catholicism and Women's Work in a Micronesian Society'' (University of Hawaii Press, 2010), pp. 147–148, 151.</ref> [[മൈക്രോനേഷ്യ]]യിലെ [[Pulap|പുലാപ്പ് ദ്വീപിൽ]], മേരിയുടെ ആരാധനാ പ്രതിമയ്ക്ക് മുമ്പായി പൂക്കൾ ജപമാലയുടെ ചടങ്ങുകളിൽ പ്രത്യേകിച്ചും മെയ് മാസത്തിൽ അർപ്പിക്കുന്നു. ജപമാലയെ "റോസാപ്പൂക്കളുടെ കിരീടം" എന്ന ആശയം തലയിൽ പുഷ്പമാല ധരിക്കാനുള്ള പ്രാദേശിക പാരമ്പര്യങ്ങളെ പൂർത്തീകരിക്കുന്നു. <ref>Winston-Allen, ''Stories of the Rose,'' pp. 88–89 ''et passim;'' J. Miller, ''Beads and Prayers,'' p. 166.</ref> ആദ്യകാല ക്രിസ്തീയ കാലഘട്ടത്തിലെ ലാറ്റിൻ സ്തുതിഗീതങ്ങളും ലിറ്റാനികളും മേരിയെ "മിസ്റ്റിക്കൽ റോസ്" എന്നും റോസ് എപ്പിത്തീറ്റുകളുടെ ഒരു കൂട്ടം അല്ലെങ്കിൽ റോസയുടെ പ്രതിച്ഛായയിൽ ക്രിസ്തുവിനെ പ്രസവിച്ച പൂന്തോട്ടം എന്നും വിളിക്കുന്നു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> വീഞ്ഞിൽ നിന്ന് രൂപാന്തരപ്പെട്ട [[Eucharist|യൂക്കറിസ്റ്റിലെ]] ക്രിസ്തുവിന്റെ രക്തം ഒരു റോസാപ്പൂവായി കാണണമെന്ന് ആംബ്രോസ് പ്രഖ്യാപിച്ചു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> അഞ്ച് ദളങ്ങളുള്ള റോസ് ക്രിസ്തുവിന്റെ [[പഞ്ചക്ഷതങ്ങൾ|അഞ്ച് മുറിവുകളുടെ]] പ്രതീകവും അതിനാൽ പുനരുത്ഥാനവും ആയി തീർന്നു. <ref>J. Miller, ''Beads and Prayers,'' p. 166.</ref> വിശുദ്ധരുടെ ജീവനുള്ള ശരീരവും മൃതശരീരവും അവരുടെ വിശുദ്ധിയുടെ ഏറ്റവും ശ്രദ്ധേയമായ അടയാളങ്ങളിലൊന്നായി പുഷ്പങ്ങളുടെ "പരിശുദ്ധ വാസന"യെന്ന് പറയപ്പെടുന്നു. <ref>Constance Classen, ''The Color of Angels: Cosmology, Gender and the Aesthetic Imagination'' (Routledge, 1998), pp. 36–37.</ref> [[Pope Gregory I]] described the fragrance and luminosity of the rose as issuing from the blood of martyrs.<ref>Lightbown, ''Carlo Crivelli,'' p. 269.</ref> റോസാപ്പൂവിന്റെ സുഗന്ധവും തിളക്കവും രക്തസാക്ഷികളുടെ രക്തത്തിൽ നിന്ന് പുറപ്പെടുവിക്കുന്നതായി ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വിശേഷിപ്പിച്ചു. <ref>Classen, ''The Color of Angels,'' p. 37.</ref> സ്റ്റെയിൻഫെൽഡിലെ ഹെർമൻ പ്രാർത്ഥിക്കുമ്പോൾ "റോസാപ്പൂവ്, ലില്ലി, വയലറ്റ്, പോപ്പി, എല്ലാത്തരം സുഗന്ധമുള്ള പൂക്കൾ" നിറഞ്ഞ ഒരു പൂന്തോട്ടം പോലെ ഒരു സുഗന്ധം പുറന്തള്ളുന്നു. <ref>Classen, ''The Color of Angels'', pp. 38–39.</ref>കിടപ്പിലായ കന്യകയായ ഷീദാമിലെ ലിഡ്‌വിൻ സുഗന്ധവ്യഞ്ജന വീഞ്ഞല്ലാതെ മറ്റൊന്നും കഴിക്കുന്നില്ലെന്നും "സുഗന്ധമുള്ള രക്തത്തിന്റെ കണ്ണുനീർ" കരഞ്ഞെന്നും അതിനെ അവൾ റോസാപ്പൂക്കൾ എന്ന് വിളിച്ചിരുന്നു. ഒറ്റരാത്രികൊണ്ട് അവ അവളുടെ കവിളുകളിൽ ഉണങ്ങിയപ്പോൾ അവയെ ശേഖരിച്ച് ഒരു പെട്ടിയിൽ സൂക്ഷിച്ചു. ഒരു റോസ്ച്ചെടിയിൽ റോസാപ്പൂക്കൾ വിരിഞ്ഞതാണ് അവളുടെ മരണത്തിന്റെ അടയാളം, അവളെ അടക്കം ചെയ്തപ്പോൾ രക്ത-കണ്ണീരിൽ നിന്നുണ്ടായ റോസ് നിറഞ്ഞ ബാഗ് അവളുടെ തലയിണയായി ഉപയോഗിച്ചു. <ref>Classen, ''The Color of Angels'', pp. 38–39.</ref> ക്രിസ്തീയ സാഹിത്യത്തിന്റെ പ്രതിരൂപങ്ങളിൽ ആദ്യകാലം മുതൽ പൂക്കളും രക്തവും ശവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.<ref>Miller, ''The Corporeal Imagination,'' p. 73.</ref> ===റോസ് ഞായറാഴ്ചകൾ=== [[File:Albrecht Dürer - Feast of Rose Garlands - Google Art Project.jpg|thumb|upright=1.3|ജപമാലയുടെ ഒരു [[altarpiece|ബലിപീഠമായ]] [[Dürer|ഡ്യൂറർ]] എഴുതിയ [[Feast of the Rosary|ജപമാലയുടെ ഉത്സവം]] (1506): വെള്ള, ചുവപ്പ് റോസ് കിരീടങ്ങൾ സ്വീകരിക്കുന്നതിൽ ഒരു സമൂഹം മുഴുവനും ഒത്തുചേരുന്നു.<ref>Nathan Mitchell, ''The Mystery of the Rosary: Marian Devotion and the Reinvention of Catholicism'' (New York University Press, 2009), pp. 25–27.</ref>]] [[ആരാധനക്രമ വർഷം|ആരാധനാ ക്രമ വർഷ കലണ്ടറിന്റെ]] രണ്ട് ദിവസത്തെ "റോസ് സൺ‌ഡേ" എന്ന് വിളിക്കുന്നു. നോമ്പിന്റെ നാലാമത്തെ ഞായറാഴ്ചയെ ഡൊമിനിക്ക ഡി റോസ ("റോസ് സൺ‌ഡേ") എന്നും വിളിക്കുന്നു. സീസണിൽ പർപ്പിൾ അല്ലെങ്കിൽ വയലറ്റ് [[Penance|പെനിറ്റൻഷ്യൽ]] വസ്ത്രങ്ങൾ മാറ്റി റോസ് നിറമുള്ള പുരോഹിതവസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ ദിവസം മാർപ്പാപ്പ [[Golden Rose|ഗോൾഡൻ റോസ്]] എന്ന അനുഗ്രഹത്തെ കൊടുക്കുന്നു. <ref>P.M.J. Rock, "Golden Rose," in ''The Catholic Encyclopedia'' (1909), vol. 6, p. 629; Matthew Bunson, ''Our Sunday Visitor's Encyclopedia of Catholic History'' (Our Sunday Visitor, 1995, 2004), p. 403.</ref> പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ]] കാനോൻ ബെനഡിക്റ്റ് ഈ ദിവസം ഒരു ചടങ്ങ് രേഖപ്പെടുത്തി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനയായ [[കുരിശിന്റെ വഴി]]യിൽ മാർപ്പാപ്പ മോസ് പൊതിഞ്ഞ റോസ് പിടിച്ചിരുന്നു. <ref>The station on this fourth Sunday of Lent was at S. Croce in Ierusalemme, and the route took the Pope back to the [[Lateran Palace]], where he presented the rose to the city prefect; [[H. E. J. Cowdrey]], ''Pope Gregory VII, 1073–1085'' (Oxford University Press, 1998), p. 14, citing Benedict, cap. 36, p. 150.</ref> പത്തൊൻപതാം നൂറ്റാണ്ടിലെ സഭാ നിഘണ്ടു വിദഗ്ദ്ധൻ ഗോൾഡൻ റോസിനെ [[The Golden Bough (mythology)|ഗോൾഡൻ ബഫിനോട്]] സാമ്യമുള്ളതായി കാണുന്നു. മേരിയെ ഇതിൽ ഫലഭൂയിഷ്ടതയുടെ ദേവതയായിരുന്ന [[പെർസഫനി]]യായി കാണുന്നു.<ref>Hampson, ''Medii Aevi Kalendarium,'' pp. 342–343.</ref> മധ്യകാല ഗ്രന്ഥങ്ങളിൽ [[പെന്തിക്കൊസ്തി|പെന്തെക്കൊസ്ത്]] ചിലപ്പോൾ റോസാലിയ അല്ലെങ്കിൽ റോസാറ്റ പാസാ എന്നും വിളിക്കപ്പെടുന്നു. <ref>Hampson, ''Medii Aevi Kalendarium,'' p. 341.</ref> റോസാലിയയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്ന റുസാലി എന്നാണ് പെന്തെക്കൊസ്തിന്റെ പരമ്പരാഗത റൊമാനിയൻ നാമം. <ref>Theodore A. Koehler,"The Christian Symbolism of the Rose", ''Roses and the Arts: A Cultural and Horticultural Engagement'', Central State University, Wilberforce, Ohio, May 8, 1986.[http://campus.udayton.edu/mary/rosarymarkings36.html] {{Webarchive|url=https://web.archive.org/web/20160303221411/http://campus.udayton.edu/mary/rosarymarkings36.html|date=2016-03-03}}</ref>മധ്യകാല റോമിൽ, പെന്തെക്കൊസ്തിന് മുമ്പുള്ള ഞായറാഴ്ച, അസൻഷൻ പെരുന്നാളിന്റെ [[Octave (liturgy)|ഒക്റ്റേവിനായി]] ഡൊമിനിക്ക ഡി റോസിസ് (റോസാപ്പൂവിന്റെ ഞായറാഴ്ച) അല്ലെങ്കിൽ പാസാ റോസറം അല്ലെങ്കിൽ റോസാറ്റം ആഘോഷിച്ചു. പുരാതന പന്തീയോനിൽ നിന്ന് പരിവർത്തനം ചെയ്ത ബസിലിക്ക [[Pantheon, Rome|സാന്താ മരിയ റോട്ടുണ്ടയിൽ]] ഈ ദിവസം മാർപ്പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു പ്രസംഗം നടത്തി. അഗ്നിജ്വാലകളുടെ നാവുകൾ ഇറങ്ങുന്നതിനെ പ്രതിനിധീകരിക്കുന്നതിനായി താഴികക്കുടത്തിലെ [[Oculus|ഒക്കുലസ്]] വഴി റോസ് ദളങ്ങൾ വർഷിച്ചു. <ref>Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 61, p. 157; Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 144; F.G. Holweck, entry on "Paschal Tide," ''The Catholic Encyclopedia'' (New York, 1911), vol. 11, p. 517; Hampson, ''Medii Aevi Kalendarium,'' pp. v and 86–87, also citing the ''Liber Pollicitus'' (n. 59, also found as ''Liber Politicus'') of Benedict. See also Johann Herolt, ''Sermo'' xxvi, ''Sermones Discipuli in Quadragesima'' (Venice, 1599), p. 84; Francesco Antonio Zaccaria, ''Onomasticum Rituale selectum'' (1787), p. 122; ''Sanctissimi domini nostri Benedicti Papae XIV Bullarium'' (1827), vol. 12, p. 133; Adriano Cappelli, ''Cronologia, cronografia e calendario perpetuo'' (Hoepli, 1998), p. 142.</ref> അത്താഴത്തിനുശേഷം, ഒരു [[Carnival|ലുഡസ് കാർനെലെവാരിസ്]] നൈറ്റ്സും പട്ടാളക്കാരും മദ്യപാനത്തോടെ ആഘോഷിച്ചു. തുടർന്ന് വിവിധ പാപങ്ങളുടെ പ്രതീകമായി മൃഗങ്ങളെ കൊല്ലുന്നതും കഥാചിത്രത്തോടെ അവതരിപ്പിച്ചു. <ref>This included "the killing of a bear to symbolize the devil who tempted the flesh, of bullocks to symbolize their pride, and of a cockerel to symbolize their lusts; thus, they might live chastely and soberly, and keep a good [[Easter]]": Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 7(5), p. 172.</ref> പെന്തെക്കൊസ്ത് റോസാപ്പൂക്കൾ വിതറുന്ന പതിവ് പാസ്ക്വാ ഡി റോസ് അല്ലെങ്കിൽ പെക്വസ് റോസീസ് പോലുള്ള പെരുന്നാളുകളിൽ പ്രതിഫലിച്ചതുപോലെ ആധുനിക യുഗത്തിലും തുടർന്നു. <ref>Mazzoni, ''Saint Hysteria,'' p. 144.</ref> റോസ് ദളങ്ങളോ വെളുത്ത പ്രാവുകളോ പുറത്തുവിടുന്നതിനായി സീലിംഗിൽ "ഹോളി ഗോസ്റ്റ് ഹോൾ" പള്ളികൾ നിർമ്മിച്ചിരുന്നു. <ref>Gertrud Muller Nelson, ''To Dance With God: Family Ritual and Community Celebration'' (Paulist Press, 1986), p. 27; Diana L. Eck, ''Encountering God: A Spiritual Journey from Bozeman to Banaras'' (Beacon Press, 1993, 2003), p. 130; Christopher Hill, ''Holidays and Holy Nights: Celebrating Twelve Seasonal Festivals of the Christian Year'' (Theosophical Publishing House, 2003), pp. 151–152.<!--I'm wary of these, which sound a bit like folk aetiology--></ref> പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ചില സ്രോതസ്സുകൾ റോസ് ഞായറാഴ്ചകളെ റോസാലിയയുടെ ക്രിസ്ത്യൻവത്കൃത രൂപമായി കണ്ടു.<ref>John G.R. Forlong, ''Encyclopedia of Religions'' (1906, reprint 2008), vol. 3, p. 205; C.A. White, "The Pope's Golden Rose," ''Notes and Queries'' 3 (1893), p. 343.</ref> ==അവലംബം== {{Reflist|3}} {{Roman religion (festival)}} [[വർഗ്ഗം:പുരാതന റോമൻ ആഘോഷങ്ങൾ]] [[വർഗ്ഗം:പുഷ്പോത്സവങ്ങൾ]] [[വർഗ്ഗം:യൂറോപ്പിലെ പുഷ്പമേളകൾ]] [[വർഗ്ഗം:ഇറ്റലിയിലെ പുഷ്പമേളകൾ]] fuazanlaxwz03ek34burkwvvx2ysqwo 4634185 4634181 2026-06-29T10:40:11Z Meenakshi nandhini 99060 /* അഡോണിസിന്റെ ആചാരങ്ങൾ */ 4634185 wikitext text/x-wiki {{rough translation|1=ഇംഗ്ലീഷ്|listed=yes|date=2023 മേയ്}} {{prettyurl|Rosalia (festival)}} {{Infobox holiday |holiday_name = റോസാലിയ |type = [[Roman festival]] |longtype = [[religious pluralism|pluralistic]] within the context of [[Religion in ancient Rome|Classical Roman religion]] and [[Imperial cult (ancient Rome)|Imperial cult]] |image = Morgantina39.jpg |image_size = 250px |caption = [[Roman mosaic|Mosaic]] depicting the weaving of rose wreaths<br><small>''([[Villa Romana del Casale|Villa del Casale]], 4th century)''</small> |observedby = [[Roman Empire]] |date = varying dates mainly in May and June |celebrations = |observances = |relatedto = [[Roman funerals and burial|Roman ancestor cult]],<br>[[Dionysia]], [[Adonia]],<br>[[religion in the Roman military]],<br>[[cult of saints|cult of the saints]] }} [[റോമാ സാമ്രാജ്യം|റോമൻ സാമ്രാജ്യത്തിൽ]] റോസാപ്പൂക്കൾ‌ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഉത്സവമായിരുന്നു '''റോസാലിയ''' അഥവാ '''റോസാറിയ'''. ഈ ഉത്സവത്തിന് ഒരു നിശ്ചിത ദിവസമല്ല ഇത് ആഘോഷിച്ചിരുന്നത്. പ്രധാനമായി മെയ് മാസത്തിലായിരുന്നു ഈ ഉത്സവമെങ്കിലും ജൂലൈ മാസം പകുതിവരെ ഏതു ദിവസം വേണമെങ്കിലും ഇത് ആഘോഷിക്കുമായിരുന്നു. ഈ ഉത്സവത്തെ '''റോസാറ്റിയോ''' ("റോസാപ്പൂ അലങ്കാരങ്ങൾ") അല്ലെങ്കിൽ "റോസാപ്പൂഅലങ്കാര ദിവസം" എന്നും വിശേഷിപ്പിക്കാറുണ്ട്. റോസാപ്പൂകളെ കൂടാതെ മറ്റിനം [[വിയോള (സസ്യം)|വയലറ്റ്]] പൂക്കളുപയോഗിച്ചും ഈ ഉത്സവം (വയലറ്റിയോ, വയലറ്റലങ്കാരം, വയലറ്റു ദിനം, " വയലറ്റ് അലങ്കാരദിനം എന്നിങ്ങനെ പലപേരുകളിൽ) ആഘോഷിക്കാറുണ്ടായിരുന്നു.<ref>C.R. Phillips, ''The Oxford Classical Dictionary,'' edited by Simon Hornblower and Anthony Spawforth (Oxford University Press, 1996, 3rd edition), p. 1335; ''[[Corpus Inscriptionum Latinarum|CIL]]'' 6.10264, 10239, 10248 and others. Other names include ''dies rosalis,'' ''dies rosae'' and ''dies rosaliorum'': ''CIL'' 3.7576, 6.10234, 6.10239, 6. 10248.</ref> മരണമടഞ്ഞവരുടെ സ്മരണക്കായി, അവരുടെ കുഴിമാടങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ഒരു ചടങ്ങായാണ് ഈ ഉത്സം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മതപരവും വ്യക്തിപരവുമായി പരേതാത്മാക്കൾക്കായി നടത്തുന്ന അസംഖ്യം ശ്രദ്ധാഞ്ജലികളിൽ ഒന്നായിരുന്നു ഈ പുഷ്പാർപണം. പരമ്പരാഗത ചടങ്ങുകൾക്ക് (മോസ് മയോറം) റോമൻ ജനത എത്രമാത്രം വില കല്പിച്ചിരുന്നു എന്നതിനെയും ഇത് പ്രതിഫലിപ്പിക്കുന്നു. റോമൻ കലണ്ടറിൽ പരേതരുടെ ബഹുമാനാർഥം നിരവധി പൊതു അവധിദിനങ്ങൾ അല്ലെങ്കിൽ സ്മാരക ദിനങ്ങൾ നീക്കിവെക്കപ്പെട്ടിരുന്നു.<ref>Peter Toohey, "Death and Burial in the Ancient World," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), pp. 366–367.</ref> മതപരമായ ഒരു ആവിഷ്‌കാരമെന്ന നിലയിൽ, ഒരു ദേവന്റെ ആരാധനാ പ്രതിമയ്‌ക്കോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടുന്ന മറ്റ് വസ്തുക്കൾക്കോ ഒരു റോസാറ്റിയോ നൽകുന്നു. മെയ് മാസത്തിൽ റോമൻ സൈന്യം റോസ് ഉത്സവമായ റോസാലിയ സിഗ്നോറം ആഘോഷിച്ചിരുന്നു. അതിൽ അവർ സൈനികരുടെ ആദർശങ്ങൾ മാലകളാൽ അലങ്കരിച്ചിരുന്നു. സ്വകാര്യ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും റോസ് ഫെസ്റ്റിവലുകൾ ലാറ്റിനിൽ കുറഞ്ഞത് നാൽപത്തിയൊന്ന് ലിഖിതങ്ങളിലും ഗ്രീക്കിൽ പതിനാറ് ലിഖിതങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഈ ആചരണത്തെ റോഡിസ്മോസ് എന്ന് വിളിക്കുന്നു.<ref>Christina Kokkinia, "Rosen für die Toten im griechischen Raum und eine neue Rodismos Bithynien," ''Museum Helveticum'' 56 (1999), pp. 209–210, noting that ''rhodismos'' is attested in [[glosses]] as equivalent to ''rosalia''.</ref> പൂക്കൾ പുനരുജ്ജീവനത്തിന്റെയും പുനർജന്മത്തിന്റെയും ഓർമ്മയുടെയും പരമ്പരാഗത പ്രതീകങ്ങളായിരുന്നു. റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും ചുവപ്പും പർപ്പിളും രക്തത്തിന്റെ നിറം ഉണർത്തുന്നതായി തോന്നി. അത് ഒരുതരം പാപമോചനമായി കണക്കാക്കി.<ref>Patricia Cox Miller, ''The Corporeal Imagination: Signifying the Holy in Late Ancient Christianity'' (University of Pennsylvania Press, 2009), p. 74.</ref> വസന്തകാലമായിരുന്നു അവയുടെ പൂവിടൽ കാലഘട്ടം, പൂക്കളിൽ അവസാനം വിരിയുന്നത് റോസാപ്പൂക്കളും ആദ്യം വിരിയുന്നത് വയലറ്റ്പ്പൂക്കളുമാണ്. <ref>Christer Henriksén, ''A Commentary on Martial, ''Epigrams'' Book 9'' (Oxford University Press, 2012), p. 59, citing [[Pliny the Elder|Pliny]], ''Natural History'' 21.64–65 and [[Martial]], ''Epigram'' 9.11.1.</ref>ഉത്സവവിരുന്നുകളുടെയും ശവസംസ്ക്കാര വിരുന്നുകളുടെയും ഭാഗമായി, റോസാപ്പൂക്കൾ ""ജീവിതത്തിന്റെയും മരണത്തിന്റെയും ഒരു വിചിത്രമായ വിരുന്ന്... അനന്തവും അജ്ഞാതവുമായ ഒരേ പ്രക്രിയയുടെ രണ്ട് വശങ്ങളായി കണക്കാക്കപ്പെടുന്നു." <ref>[[:ro:Marcu Beza|Marcu Beza]], ''Paganism in Romanian Folklore'' (J.M. Dent, 1928), p. 43.</ref> സാമ്രാജ്യത്തിന്റെ ചില മേഖലകളിൽ, റോസാലിയ [[ഡൈനീഷ്യസ്|ഡയോനിഷ്യസ്]], [[അഡൊണിസ്|അഡോണിസ്]], എന്നീ ദേവന്മാരെ കൂടാതെ മറ്റുദേവന്മാരുടെയും വസന്തകാല ഉത്സവങ്ങളുമായി ഒത്തുചേർന്നു. എന്നാൽ റോസ് അലങ്കാരം ഒരു രീതിയെന്ന നിലയിൽ പ്രത്യേക ദേവതകളുടെ കാർഷികോത്സവമായും പൂർണ്ണമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാൽ യഹൂദ-ക്രിസ്ത്യൻ നോമ്പുകാല അനുസ്മരണത്തിന്റെ സ്‌മാരകോത്സവം ആയി ഇത് മാറി. <ref>A.S. Hooey, "Rosaliae signorum," ''Harvard Theological Review'' 30.1 (1937), p. 30; Kathleen E. Corley, ''Marantha: Women's Funerary Rituals and Christian Origins'' (Fortress Press, 2010), p. 19; Kokkinia, "Rosen für die Toten," p. 208; on Jewish commemoration, Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), pp. 78–81.</ref> ആദ്യകാല ക്രൈസ്തവ എഴുത്തുകാർ റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും കിരീടങ്ങളും മാലകളും വിശുദ്ധരുടെ ആരാധനാലയത്തിലേക്ക് സമർപ്പിക്കുന്ന വിധത്തിൽ റോസാലിയ മാറി. == സാംസ്കാരികവും മതപരവുമായ പശ്ചാത്തലം == [[File:The Roses of Heliogabalus.jpg|thumb|upright=1.3|''[[Lawrence Alma-Tadema|ലോറൻസ് അൽമ-ടഡെമ]] ചിത്രീകരിച്ച [[The Roses of Heliogabalus|ദി റോസെസ് ഓഫ് ഹെലിയോഗബാലസ്]] (1888):19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലൈംഗിക ചൂഷണത്തിന് കാരണമായ പുഷ്പങ്ങൾ കൊണ്ടുള്ള വീർപ്പുമുട്ടൽ " <ref>Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 142.</ref>]] [[ഗ്രീസ്|ഗ്രീസിലും]] [[റോം|റോമിലും]] പുഷ്പങ്ങളും മാലകളും ഉത്സവവേളകളിൽ പുരുഷന്മാരും സ്ത്രീകളും ധരിച്ചിരുന്നു.<ref>Mireille M. Lee, "Clothing," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 231.</ref> റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും മാലകൾ സംയോജിപ്പിച്ചോ അല്ലെങ്കിൽ പ്യത്യേകമായോ, ആർക്കൈക് കാലഘട്ടത്തിൽ ഗ്രീക്ക് ഗാനരചനയിൽ ലൈംഗിക രംഗങ്ങൾ, വധുവിന്റെ ഘോഷയാത്രകൾ, മദ്യപാന പാർട്ടികൾ എന്നിവ അലങ്കരിച്ചിരുന്നു. <ref>[[C. M. Bowra]], ''Greek Lyric Poetry: From Alcman to Simonides'' pp. 108, 191, 264; Patricia A. Rosenmeyer, ''The Poetics of Imitation: Anacreon and the Anacreontic Tradition'' (Cambridge University Press, 1992), ''[https://books.google.com/books?id=rIqsUZyYMQAC&q=roses#v=snippet&q=roses&f=false passim.]''</ref> ലാറ്റിൻ സാഹിത്യത്തിൽ, "റോസാപ്പൂക്കളിലും വയലറ്റുപ്പൂക്കളിലും" ആയിരിക്കുക എന്നതിനർത്ഥം അതിയായ ആനന്ദം അനുഭവിക്കുക എന്നതാണ്. <ref>Henriksén, ''A Commentary on Martial,'' p. 59, citing [[Cicero]], ''Tusculan Disputations'' 5.73.</ref> പുഷ്പങ്ങളും മാലകളും "ധരിക്കുന്നവരെ ആഘോഷകരായും മാത്രമല്ല ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും സംക്ഷിപ്തതയുടെയും മുഖഭാവമായും കാണുന്നു." <ref>Karen K. Hersch, ''The Roman Wedding: Ritual and Meaning in Antiquity'' (Cambridge University Press, 2010), p. 91.</ref> റോസുകളും വയലറ്റുകളും റീത്തുകളിലും ഏറ്റവും പ്രചാരമുള്ള പുഷ്പങ്ങളായിരുന്നു. മാത്രമല്ല ചിലപ്പോൾ സമ്മാനമായും നൽകിയിരുന്നു.<ref>Henriksén, ''A Commentary on Martial,'' p. 256, citing [[Martial]] 9.60; [[Pliny the Elder|Pliny]], ''[[Natural History (Pliny)|Natural History]]'' 21.14; [[Ovid]], ''[[Metamorphoses]]'' 12.410; [[Statius]], ''Silvae'' 1.2.22. [[Ludwig Friedländer]], ''Roman Life and Manners under the Early Empire'', translated by A.B. Gough (Routledge,1913), vol. 4, pp. 144–145, notes that Roman ''violae'' may at times refer to the [[Erysimum|wallflower]] or [[Matthiola|stock]] as well as violets.</ref> ചില ദേവതകളുമായി പൂക്കൾ ബന്ധപ്പെട്ടിരുന്നു. അല്ലെങ്കിൽ അഫ്രോഡൈറ്റ് (റോമൻ [[വീനസ്|വീനസ്]]), [[പെർസഫനി|പെർസെഫോൺ]]<ref>Monica S. Cyrino, ''Aphrodite'' (Routledge, 2010), p. 36; ''Corinth. The Sanctuary of Demeter and Kore: Terracotta Figurines of the Classical, Hellenistic, and Roman Periods'' (ASCSA, 2000), vol. 18, pt. 4, pp. 124–125.</ref> ([[Proserpina|പ്രോസെർപീന]]), [[Chloris|ക്ലോറിസ്]] <ref>Ada Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'' (Cambridge University Press, 2007), p. 316.</ref> ([[Flora (mythology)|ഫ്ലോറ]]) തുടങ്ങി ചില ദേവന്മാർക്ക് പൂക്കൾ അർപ്പിച്ചിരുന്നു. റോസാപ്പൂക്കളും സുഗന്ധങ്ങളും [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റിന്റെയും]] <ref>Cyrino, ''Aphrodite,'' pp. 35–39; Ian Du Quesnay, "Three Problems in Poem 66," in ''Catullus: Poems, Books, Reader'' (Cambridge University Press, 2012), pp. 165–166.</ref> [[ഡൈനീഷ്യസ്|ഡയോനിഷ്യസിന്റെയും]] പ്രത്യേക സവിശേഷതയായായി കരുതിയിരുന്നു. പ്രത്യേകിച്ചും ഇംപീരിയൽ കാലഘട്ടത്തിലെ കവിതകളിൽ മദ്യപാനികൾക്കോ [[Eros|ഇറോസിന്റെ]] സാന്നിധ്യത്തിനോ ഉള്ള വൈൻ ദേവൻ ("സ്നേഹം, ആഗ്രഹം") ആയും കണ്ടിരുന്നു. <ref>[[M.L. West]], "The ''Anacreontea''," in ''Hellenica: Selected Papers on Greek Literature and Thought. Volume II: Lyric and Drama'' (Oxford University Press, 2013), vol. 2, pp. 388–389; Laura Miguélez-Cavero, ''Poems in Context: Greek Poetry in the Egyptian Thebaid 200-600 AD'' (Walter de Gruyter, 2008), pp. 130–134 (on the wine of Dionysus as having a potent fragrance that competes with that of flowers such as roses); Xavier Riu, ''Dionysism and Comedy'' (Rowman & Littlefield, 1999), p. 108; Edoarda Barra-Salzédo, ''En soufflant la grâce: Âmes, souffles et humeurs en Grèce ancienne'' (Jérôme Villon, 2007), p. 178.</ref> ഗ്രീക്ക് റൊമാൻസ് നോവൽ [[Daphnis and Chloe|ഡാഫ്‌നിസ് ആൻഡ് ക്ലോയി]] (എ.ഡി. രണ്ടാം നൂറ്റാണ്ട്) ഡയോനിഷ്യസിനുള്ള ഒരു പുണ്യസ്ഥലത്തെ കേന്ദ്രീകരിച്ച് ധാരാളം സസ്യജാലങ്ങളിൽ റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും ഉള്ള ഒരു [[Pleasure garden|ആനന്ദ ഉദ്യാനത്തെ]] കുറിച്ച് വിവരിക്കുന്നു. <ref>A.R. Littlewood, "Ancient Literary Evidence for the Pleasure Gardens of Roman Country Villas," in ''Ancient Roman villa Gardens,'' Dumbarton Oaks Colloquium on the History of Landscape Architecture 10 (Dumbarton Oaks, 1987), p. 28.</ref> റോമിൽ വീനസ് പൂന്തോട്ടങ്ങളുടെയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായിരുന്നു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 42.</ref> [[Veneralia|ഏപ്രിൽ ഒന്നിന്]] വീനസിന്റെ ആചാരപരമായ ശുദ്ധീകരണത്തിലും (ലാവറ്റിയോ) ഏപ്രിൽ 23 ന് അവരുടെ ബഹുമാനാർത്ഥം ആഘോഷിച്ച വൈൻ ഫെസ്റ്റിവലിലും ([[Vinalia|വിനാലിയ]]) വീനസിന് റോസാപ്പൂവ് നൽകിയിരുന്നു.<ref>Ovid, ''Fasti'' 4.138 and 869f.; Hooey, "Rosaliae signorum," p. 27.</ref> പുഷ്പങ്ങളുടെ ആഡംബര പ്രദർശനം സൗഹൃദത്തിന്റെയും വിശാലമനസ്കതയുടെയും പ്രതീകമായിരുന്നു. [[പാപ്പിറസ്|പാപ്പൈറസിൽ]] അവശേഷിക്കുന്ന ഒരു സാമ്രാജ്യപരമായ കാലഘട്ടത്തിലെ [[Business letter|വാണിജ്യപരമായ കത്തിൽ]], കല്യാണത്തിന് ആവശ്യമുള്ള പൂക്കളിന് റോസ് വിളവെടുപ്പ് അപര്യാപ്തമാണെന്ന് കാണിച്ചുകൊണ്ട് വിഷമിക്കുന്ന ഒരു മണവാളന്റെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. വിവാഹത്തിന് ആവശ്യമുള്ള റോസ് വിളവെടുപ്പ് അപര്യാപ്തമായതിനാൽ അവർ അഭ്യർത്ഥിച്ച 2,000 ന് പകരം 4,000 [[നാർസിസസ് (സസ്യം)|നാർസിസസ്]] പൂക്കൾ അയച്ചുകൊണ്ട് വിതരണക്കാർ നഷ്ടപരിഹാരം നൽകുകയുണ്ടായി. <ref>''[[Oxyrhynchus Papyri]]'' 331.1–21; ''The Oxford Encyclopedia of Ancient Greece and Rome,'' p. 30.</ref> പുഷ്പങ്ങൾ റോമൻ വിവാഹങ്ങളുടെ ഭാഗമായിരുന്നപ്പോൾ, മണവാളൻ മണവാട്ടിയെക്കാൾ പുഷ്പകിരീടം ധരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. [[Statius|സ്റ്റാറ്റിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്) വരനെ [[റോസ റൂബിജിനോസ|റോസാപ്പൂവ്]], [[വിയോള (സസ്യം)|വയലറ്റ്]], [[ലില്ലി]] എന്നിവയുടെ റീത്ത് ധരിപ്പിച്ചിരുന്നതായി വിവരിക്കുന്നു. <ref>Statius, ''Silvae'' 1.20; Hersch, ''The Roman Wedding,'' p. 90.</ref> ചക്രവർത്തി ഔദ്യോഗികമായി ഒരു നഗരത്തിലെത്തിയപ്പോൾ, സ്വാഗതസംഘത്തിൽ നിന്നുള്ള അഭിവാദ്യത്തിന്റെ ചടങ്ങുകളിലും പുഷ്പമാലകൾ ഉണ്ടായിരുന്നിരിക്കാം. <ref>"Triumph," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 123.</ref> [[Augustan History|ഹിസ്റ്റോറിയ അഗസ്റ്റയിലെ]] ("മിക്കവാറും സാങ്കൽപ്പികം"), ഒരു വിവരമനുസരിച്ച്, അത്യന്തം സുഖലോലുപനായ ചക്രവർത്തിയായ [[Elagabalus|ഹെലിയോഗബാലസ്]] അതിഥികളെ തന്റെ ഔദ്യോഗികവിരുന്നുകളിലൊന്നിൽ റോസ് ദളങ്ങളുടെ ഹിമപാതം കൊണ്ട് മൂടിയതായി പറയപ്പെടുന്നു. <ref>''The Classical Tradition'', edited by Anthony Grafton, Glenn W. Most, Salvatore Settis (Harvard University Press, 2010), p. 524.</ref> ഗ്രീക്ക് സംസ്കാരത്തിൽ, വിജയകരമായ ഒരു കായികതാരത്തിന്റെയോ വധുവിന്റെ ദമ്പതികളുടെയോ മുകളിലൂടെ ഇലകളോ പുഷ്പ ദളങ്ങളോ ചൊരിയുന്നതാണ് ഫൈലോബോളിയ.<ref>Stephen G. Miller, ''The Berkeley Plato'' (University of California Press, 2009), p. 43; Bruno Currie, ''Pindar and the Cult of Heroes'' (Oxford University Press, 2005), p. 141; John H. Oakley and Rebecca H. Sinos, ''The Wedding in Ancient Athens'' (University of Wisconsin Press, 1993), p. 27.</ref> [[File:José de Ribera 064.jpg|thumb|left|upright=1.2|[[José de Ribera|ഹോസെ ഡി റിബെര]]യുടെ വീനസും അഡോണിസും (1637) അഡോണിസിന്റെ ശരീരത്തിന് മുകളിൽ റോസ് കിരീടം ധരിച്ച വീനസ്]] പ്രാചീനമായ പൗരാണികശാസ്‌ത്രത്തിൽ രക്തവും പുഷ്പങ്ങളും ദൈവിക രൂപാന്തരീകരണത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കഥകൾ ഉൾക്കൊള്ളുന്നു. <ref name="Miller-p74">Miller, ''The Corporeal Imagination,'' p. 74.</ref>അഫ്രോഡൈറ്റിന്റെ പ്രിയപ്പെട്ട അഡോണിസ് ഒരു വേട്ടയ്ക്കിടെ ഒരു പന്നിയാൽ കൊല്ലപ്പെട്ടപ്പോൾ, അവന്റെ രക്തത്തിൽ നിന്ന് ഒരു പുഷ്പം ഉണ്ടായി. [[Cybele|സൈബലിലെ]] റോമൻ ആചാരങ്ങളുടെ കേന്ദ്രകഥയിൽ സൈബലിന്റെ ഭർത്താവായ [[Attis|ആറ്റിസിന്റെ]] സ്വയം ഉണ്ടാക്കിയ വൃഷണച്ഛേദത്തിലെ രക്തത്തിൽ നിന്ന് വയലറ്റ് നിറമുള്ള പുഷ്പം മുളച്ചു. [[On the Origin of the World|ഓൺ ദി ഒറിജിൻ ഓഫ് ദി വേൾഡ്]] എന്ന ഗ്നോസ്റ്റിക് പാഠത്തിൽ, ഒരുപക്ഷേ നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ <ref>Hans-Gebhard Bethge, Bentley Layton, Societas Coptica Hierosolymitana, "''On the Origin of the World'' (II,5 and XIII,2)," in ''The Nag Hammadi Library in English: The Definitive New Translation of the Gnostic Scriptures Complete in One Volume'' (Brill, 1977, rev. ed. 1996), p. 170.</ref> ഈറോസുമായി ലൈംഗികമായി ഒന്നിച്ചതിനുശേഷം [[Cupid and Psyche|സൈക്കിന്റെ]] കന്യാരക്തത്തിൽ നിന്ന് ("ആത്മാവ്") സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പുഷ്പമാണ് റോസ്. <ref>The examples of Attis, Adonis, ''On the Origin of the World'' from Miller, ''The Corporeal Imagination,'' p. 74.</ref>നാലാം നൂറ്റാണ്ടിലെ [[Gallo-Roman culture|ഗാലോ-റോമൻ]] കവി [[Ausonius|ഔസോണിയസ്]] ''കുപിഡ് ക്രൂസിഫൈഡ്'' എന്ന കവിതയിൽ, കുപിഡ് (റോമിനു തുല്യമായ ഇറോസ്) പ്രണയത്തിൽ നിരാശരായ ദേവതകളാൽ അധോലോകത്തിൽ പീഡിപ്പിക്കപ്പെടുന്നു. അവന്റെ മുറിവുകളിൽ നിന്നുള്ള രക്തം റോസാപ്പൂവ് വളരാൻ കാരണമാകുന്നതായി പറയുന്നു. <ref name="Miller-p75">Miller, ''The Corporeal Imagination,'' p. 75.</ref> [[Ancient Egyptian religion|ഈജിപ്ഷ്യൻ മതത്തിൽ]], ലോറൽ, [[Palm branch|ഈന്തപ്പനയുടെ കൊമ്പ്]], തൂവലുകൾ, [[പാപ്പിറസ്]] അല്ലെങ്കിൽ വിലയേറിയ ലോഹങ്ങളുടെ ശവസംസ്ക്കാര റീത്തുകൾ എന്നിവ മരണാനന്തര ജീവിതത്തിന്റെ [[Ancient Egyptian afterlife beliefs|വേയിംഗ് ഓഫ് ഹാർട്ട്]] ചടങ്ങിൽ എത്തപ്പെടുമ്പോൾ മരണപ്പെട്ടയാൾക്ക് ലഭിക്കേണ്ട "[[Crown of justification|ന്യായീകരണത്തിന്റെ കിരീടത്തെ]]" ഇത് പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വ കാലഘട്ടത്തിൽ, [[Romanization (cultural)|റോമൻ സംസ്ക്കാരത്തിൽ]] [[ഐസിസ്|ഐസിസ്]] ആരാധനയുടെ സ്വാധീനത്തിൽ റീത്ത് റോസാപ്പൂക്കളായിരുന്നിരിക്കാം. <ref>Lorelei H. Corcoran and Marie Svoboda, ''Herakleides: A Portrait Mummy from Roman Egypt'' (Getty Publications, 2010), p. 32.</ref> മാർച്ച് 5 ന് സാമ്രാജ്യത്വ അവധിക്കാലമായ [[Navigium Isidis|നവിജിയം ഐസിഡിസിനെ]] തുടർന്ന് ഐസിസിന്റെ പ്രതിമ റോസാപ്പൂക്കളാൽ അലങ്കരിച്ചിരുന്നു. ഐസിസിന്റെ ജലയാത്രയെ ഒരു ആചാരപരമായ ഘോഷയാത്രയുടെ ഭാഗമായി പ്രതിനിധീകരിച്ചു. <ref>Apuleius, ''[[The Golden Ass|Metamorphoses]]'' 11.6.1; Miller, ''The Corporeal Imagination,'' p. 74.</ref> [[അപൂലിയസ്|അപുലിയസിന്റെ]] രൂപാന്തരീകരണത്തിൽ,, നായകനായ ലൂസിയസ് ഒരു കഴുതയായി രൂപാന്തരപ്പെടുന്നു. എന്നാൽ വീണ്ടെടുപ്പിന്റെ ഒരു യാത്രയ്ക്ക് ശേഷം റോസാപ്പൂവ് കഴിക്കുകയും ഐസിസിന്റെ നിഗൂഢതകളിലേക്ക് ഒരു തുടക്കമാകുന്നതിലൂടെ മനുഷ്യരൂപത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. <ref name="Miller-p74" /> റോഡോഫോറിയ എന്ന ഉത്സവം മൂന്ന് ഗ്രീക്ക് പപ്പൈറിയിൽ സംരക്ഷിക്കപ്പെടുന്നു. ഇത് ഐസിസിനുവേണ്ടി "റോസ്-ചുമക്കുന്ന"തായിരിക്കാം, അല്ലെങ്കിൽ റോസാലിയയുടെ ഗ്രീക്ക് നാമമായിരിക്കാം.<ref>[[J. Gwyn Griffiths]], ''Apuleius of Madaurus: The Isis-Book: (Metamorphoses, Book XI)'' (Brill, 1975), pp 160–161.</ref> == ശവസംസ്കാര പുഷ്പങ്ങളായി റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും == [[File:Fresco Fragment with Four Cupids Hanging Garlands - Google Art Project.jpg|thumb|upright=1.4|The making of rose garlands by multiple [[Cupid and Psyche|Cupids and Psyches]], in a wall painting from [[Pompeii]]: the Psyche on the right holds a [[patera|libation bowl]], a symbol of religious piety often depicted as a [[Rosette (design)|rosette]]<ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref>]] റോസാപ്പൂക്കൾക്ക് ഗ്രീസിൽ ശവസംസ്കാരചടങ്ങുകളിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പക്ഷേ പ്രത്യേകിച്ചും ഇത് റോമാക്കാർക്കിടയിൽ മരണവും ശവസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. <ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref> ഗ്രീസിൽ റോസാപ്പൂക്കൾ ശവസംസ്കാരങ്ങളിലും [[ശിലാഫലകം|ശിലാഫലകങ്ങളിലും]] മിക്കപ്പോഴും പെൺകുട്ടികളുടെ ശവകുടീരത്തിലെ സ്‌മാരകഫലകങ്ങളിലും കാണപ്പെടുന്നു. <ref>Frederick E. Brenk, ''Clothed in Purple Light: Studies in Vergil and in Latin Literature'' (Franz Steiner, 1999), pp. 87, 102.</ref>സാമ്രാജ്യപരമായ കാലഘട്ടത്തിലെ ഗ്രീക്ക് ശവകുടീരത്തിലെ സ്‌മാരകങ്ങളെ, അവിവാഹിതയായ പെൺകുട്ടിയുടെ മരണത്തെ വസന്തകാലത്ത് വെട്ടിമാറ്റുന്ന ഒരു വിടർന്നുവരുന്ന റോസാപ്പൂവുമായി താരതമ്യപ്പെടുത്തുന്നു. ഒരു യുവതി തന്റെ വിവാഹ വസ്ത്രത്തിൽ അടക്കംചെയ്താൽ അത് "ഒരു പൂന്തോട്ടത്തിലെ റോസ് പോലെയാണ്"; എട്ട് വയസുള്ള ഒരു ആൺകുട്ടി റോസാപ്പൂവ് പോലെയും അത് "[[Erotes|ഈറോട്ടിന്റെ]] മനോഹരമായ പുഷ്പം" ("ലവ്സ്" അല്ലെങ്കിൽ കുപിഡ്സ്) പോലെയും ആണ്. <ref>Brenk, ''Clothed in Purple Light,'' p. 87, note 2.</ref> പുഷ്പിക്കുന്നത് യുവത്വത്തിന്റെയും ദുഃഖാചരണത്തിന്റെയും പ്രതീകമെന്ന നിലയിൽ, റോസ് പലപ്പോഴും അകാലത്തിൽ പൊലിഞ്ഞുപോയ മരണത്തെ അടയാളപ്പെടുത്തുന്നു. <ref name="Brenk-p88">Brenk, ''Clothed in Purple Light,'' p. 88.</ref> [[ഇലിയഡ്|ഇലിയഡിൽ]], മരണത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശരീരത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റ്]] [[Hector|ഹെക്ടറുടെ]] മൃതദേഹം "റോസാപ്പൂവിന്റെ എണ്ണയും"<ref>As translated by [[Robert Fagles]].</ref> [[അംബ്രോസിയ]]യും ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നു. <ref>''Iliad'' 23.185–187; Cyrino, ''Aphrodite,'' pp. 63, 94. Wooden cult statues might be anointed periodically with rose oil as a preservative, according to [[Pausanias (geographer)|Pausanias]] (9.41.7): Barbara Breitenberger, ''Aphrodite and Eros: The Development of Greek Erotic Mythology'' (Routledge, 2007), p. 60.</ref> ഗ്രീക്ക്, ലാറ്റിൻ കവിതകളിൽ, [[Elysium|എലിസിയൻ വയലുകളിൽ]] അനുഗൃഹീതമായ മരണാനന്തര ജീവിതത്തിൽ റോസാപ്പൂവ് വളരുന്നു.<ref>Brenk, ''Clothed in Purple Light,'' pp. 102–104, 113, citing [[Pindar]], frg. 129 (edition of Snell); [[Propertius]] 4.7.59–62.</ref> മരിച്ചവർക്കുള്ള രക്തരഹിത ബലിയിൽ റോസ് മാലകളും വയലറ്റുപ്പൂക്കളും വൈൻ [[Libation|ലിബേഷൻ]] എന്നിവ ഉൾപ്പെടുന്നു. <ref>Hersch, ''The Roman Wedding,'' p. 91, citing Ovid.</ref> ലാറ്റിൻ പർപ്യൂറിയസ് ചുവപ്പ് മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും മരണത്തിന്റെ പുഷ്പങ്ങളായി മാറി.<ref name="Brenk-p88" /> പുരാതന പദോൽപ്പത്തിയിൽ, പർപ്യൂറിയസ് ഗ്രീക്ക് പോർഫിറിയോസുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ചർമ്മത്തിൽ ചതവിലോ മുറിവിലോ കൂടി പർപ്പിൾ രക്തം നനയുന്നതായി ഇത് അർത്ഥമാക്കുന്നു. <ref name="Brenk-p88" /> [[Augustan literature (ancient Rome)|അഗസ്റ്റൻ]] ഇതിഹാസകവി [[വിർജിൽ|വെർജിൽ]] ഒരു പർപ്പിൾ പുഷ്പത്തിന്റെ രൂപകം യുദ്ധത്തിൽ ചെറുപ്പക്കാരുടെ അകാലവും രക്തരൂക്ഷിതവുമായ മരണത്തെ വിവരിക്കുന്നു. <ref>Vergil, ''[[Aeneid]]'' 6.884 and 9.434–437; Brenk, ''Clothed in Purple Light,'' pp. 89–90, 112–113.</ref> [[Pallas (son of Evander)|പല്ലാസിന്റെ]] മരണം ആറ്റിസിന്റെ വയലറ്റിനെയും [[അപ്പോളോ]]യുടെ പ്രിയപ്പെട്ട [[ഹയാസിന്തസ്|ഹയാസിന്തസിന്റെ]] മരണപ്പെടുന്ന രക്തത്തിൽ നിന്ന് ഉണ്ടാകുന്ന [[ഹയാസിന്ത് (സസ്യം)|ഹയാസിന്തിനെയും]] ഉളവാക്കുന്നു.<ref>J.D. Reed, ''Virgil's Gaze: Nation and Poetry in the Aeneid'' (Princeton University Press, 2007), p. 22.</ref> പുൽമേടിലെ റോസാപ്പൂവിന്റെ "രക്തരൂക്ഷിതമായ ഗാംഭീര്യത്തെക്കുറിച്ച്" [[Claudian|ക്ലോഡിയൻ]] എഴുതുന്നു. ഇതിൽ പ്രോസെർപീനയെ അധോലോകത്തിലേക്ക് ഹയാസിന്തുകൾ വയലറ്റുകൾ എന്നിവയോടൊപ്പം തട്ടിക്കൊണ്ടുപോകുന്നതിലൂടെ സമൃദ്ധമായ സസ്യജാലങ്ങൾ സംഭാവനയായി നൽകുന്നു. <ref>Claudian, ''De rapto Proserpina'' 2.92–93: ''sanguineo splendore rosas.''</ref>റോസാപ്പൂവും മുള്ളുകളുടെ സ്ഥിരമായ സാന്നിധ്യവും പ്രണയത്തിന്റെ സംവാദത്തിൽ പോലും ആപത്തു സൂചിപ്പിക്കുന്ന രക്തച്ചൊരിച്ചിലിനെയും മരണത്തെയും കാണിക്കുന്നു.<ref>Rosenmeyer, ''The Poetics of Imitation,'' pp. 211–212.</ref> [[File:Maenad and Cupid MAN Napoli Inv110591.jpg|thumb|പോംപൈയിലെ [[Lucius Caecilius Iucundus|ലൂസിയസ് സിസിലിയസ് യൂക്കുണ്ടസിന്റെ]] ഭവനത്തിൽ നിന്നുള്ള ഒരു ചുമർചിത്രത്തിൽ, ഒരു പുഷ്പചക്രം അണിഞ്ഞിരിക്കുന്ന [[maenad|മെനഡ്]] (ഡയോനിഷ്യസിന്റെ പരിചാരകൻ) കൈയിൽ ഒരു റോസാപ്പൂ പിടിച്ചിരിക്കുന്ന കുപിഡിനെ എടുത്തുകൊണ്ട് നിൽക്കുന്നു.]] നേരെമറിച്ച്, ഒരു ശവസംസ്ക്കാര സന്ദർഭത്തിൽ റോസാപ്പൂവ് ഉത്സവ വിരുന്നിനെ സൂചിപ്പിക്കാം, കാരണം റോമൻ കുടുംബങ്ങൾ വർഷത്തിലുടനീളം നിരവധി തവണ ശ്മശാന സ്ഥലങ്ങളിൽ ലിബേഷനായി കൂടിക്കാഴ്ചകൾ നടത്തുകയും അവർ ഒന്നിച്ച് ഭക്ഷണവും പങ്കിട്ട് മരിച്ച പ്രിയപ്പെട്ടവരുടെ വിലപ്പെട്ട ഓർമ്മകളും കുടുംബത്തിലൂടെ ജീവിതത്തിന്റെ തുടർച്ചയും ആഘോഷിച്ചിരുന്നു. <ref>J.M.C. Toynbee, ''Death and Burial in the Roman World'' (Johns Hopkins University Press, 1971, 1996), pp. 62–63; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs'', Bar International Series 1768 (Oxford, 2008), pp. 59–68.</ref> റോമൻ ശവകുടീര ചിത്രങ്ങളിൽ, ചുവന്ന റോസാപ്പൂക്കൾ പലപ്പോഴും നിലത്ത് എത്തുന്നവിധത്തിൽ സമൃദ്ധമായി വിതറിയിരുന്നു. <ref name="Brenk-p88" /> ഈ ഇളം പുഷ്പങ്ങൾ ഒരു ശാശ്വത മായറോസാലിയ സൃഷ്ടിക്കുകയും റോമൻ വിശ്വാസങ്ങളുടെ ആത്മാവിന്റെ തുടർച്ചയായ അസ്തിത്വത്തിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു<ref>Toynbee, ''Death and Burial in the Roman World'', p. 63.</ref>. ഒരു ലാറ്റിൻ ശവകുടീരത്തിലെ സ്‌മാരകലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: മരണപ്പെട്ടയാളുടെ അസ്ഥികളോ ചാരമോ പുഷ്പങ്ങൾ സൃഷ്ടിക്കുന്നതായി സങ്കൽപ്പിക്കാം<blockquote>''ഭക്തിയാൽ സമ്പന്നനായ ഒപ്‌റ്റാറ്റസ് എന്ന കുട്ടി ഇവിടെയുണ്ട്: അവന്റെ ചിതാഭസ്മം വയലറ്റുപ്പൂക്കളും റോസാപ്പൂക്കളും ആയിരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇപ്പോൾ അവന്റെ [[Terra (mythology)|അമ്മയായ ഭൂമി]] അവന്റെ മേൽ പ്രകാശമായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരണം ആൺകുട്ടിയുടെ ജീവിതം ആർക്കും ഒരു ഭാരമായിരുന്നില്ല.<ref>Toynbee, ''Death and Burial in the Roman World'', p. 37.</ref></blockquote> ചില ശവകുടീരങ്ങളിലും [[Mausoleum|സ്മാരകമണ്ഡപങ്ങളിലും]] റോസാപ്പൂവ് നട്ടുപിടിപ്പിച്ചു. അലങ്കാരത്തിനായി റോസാപ്പൂവ് നട്ടുവളർത്തുന്നതിനോ സെമിത്തേരി പരിപാലനത്തിനോ ഭരണപരമായ ചെലവുകൾക്കോ വിൽക്കാൻ ഉൽപാദിപ്പിക്കുന്നതിനോ വേണ്ടി തൊട്ടടുത്തുള്ള മൈതാനങ്ങൾ പൂന്തോട്ടങ്ങളായി ഉപയോഗിച്ചിരുന്നു. <ref>Toynbee, ''Death and Burial in the Roman World'', pp. 97–98; Claire Holleran, ''Shopping in Ancient Rome: The Retail Trade in the Late Republic and the Principate'' (Oxford University Press, 2012), p. 119; John S. Kloppenborg and Richard S. Ascough, ''Greco-Roman Associations: Texts, Translations, and Commentary. I: Attica, Central Greece, Macedonia, Thrace'' (Walter de Gruyter, 2011), vol. 1, p. 327 (in regard to bequests made to associations, who might use surplus profit to benefit the membership).</ref> 19 മുതൽ 21 വരെ നൂറ്റാണ്ടുകളിൽ, മുറിച്ചതും നട്ടുവളർത്തുന്നതുമായ പുഷ്പങ്ങളുടെ എണ്ണം ഇറ്റാലിയൻ ശ്മശാനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. അത് ആംഗ്ലോ-അമേരിക്കൻ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമാണ്. <ref>Jack Goody and Cesare Poppi, "Flowers and Bones: Approaches to the Dead in Anglo-American and Italian Cemeteries," in ''Modes of Comparison: Theory and Practice'' (University of Michigan Press, 2006), pp. 420–456; the epitaph of Optatus provides an [[Epigraph (literature)|epigraph]] for the article. See p. 451, note 60, on the possible connection of the Rosalia to the [[Romania|Romanian]] festival of [[Rusalii]] at [[Whitsuntide]], with a citation of Gail Kligman, ''Căluş: Symbolic Transformation in Romanian Ritual'' (University of Chicago Press, 1981), and see also Beza, ''Paganism in Romanian Folklore,'' pp. 42–43.</ref> ഈ വ്യത്യാസം റോമൻ കത്തോലിക്കാ സമ്പ്രദായങ്ങളിലൊന്നായി വിമർശിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി ചില പ്രൊട്ടസ്റ്റന്റ്‌ സഭകൾ, പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ "പുറംജാതി" പോലുള്ളവയും ഉത്ഭവിക്കാൻ കാരണമായി.<ref>Goody and Poppi, "Flowers and Bones," p. 442.</ref> == റോസ്, വയലറ്റ് ഉത്സവങ്ങൾ == [[File:Statua di silvano forse da italia, II-III sec 01.JPG|thumb|upright=.5|മാതളനാരങ്ങ, മുന്തിരി, മറ്റ് ഉൽ‌പന്നങ്ങൾ എന്നിവ കൈവശമുള്ള സിൽ‌വാനസിനെ ശ്രദ്ധിക്കുന്ന നായ (രണ്ടാം-മൂന്നാം നൂറ്റാണ്ട്)]] ശവസംസ്കാര കലയിൽ റോസാപ്പൂവിന് ഒരു നീണ്ട പാരമ്പര്യമുണ്ടായിരുന്നുവെങ്കിലും, <ref>Carole E. Newlands, ''Statius. Silvae Book II'' (Cambridge University Press, 2011), p. 94.</ref> റോമൻ റോസ് ഉത്സവത്തിന്റെ ആദ്യകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ജൂൺ 20-ന് ആഘോഷം നടത്തിയിരുന്ന<ref>[[Robert E.A. Palmer]], "Silvanus, Sylvester, and the Chair of St. Peter," ''Proceedings of the American Philosophical Society'' 122.4 (1978), p. 226.</ref>ഡൊമിഷ്യൻ (എ.ഡി. 81-96), ഭരണകാലത്ത് ആയിരുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 10.444.</ref> വനപ്രദേശ ദേവനായ [[Silvanus (mythology)|സിൽവാനസിനായി]] സമർപ്പിച്ച [[Lucania|ലൂക്കാനിയയിലെ]] ഒരു പുരോഹിത സംഘടനയാണ് ([[Collegium (ancient Rome)|കൊളീജിയം]]) ഈ ലിഖിതം നിർമ്മിച്ചത്. ഇത് ചക്രവർത്തിയുടെ ക്ഷേമത്തിനായുള്ള നേർച്ചകൾ രേഖപ്പെടുത്തുകയും വർഷത്തിൽ അഞ്ച് തവണ സിൽവാനസിന് ഒരു യാഗം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അവയിൽ റോസാലിയയും ഉൾപ്പെട്ടിരുന്നു. സിൽ‌വാനസിനെ കാടിന്റെ ദേവതയായി കണക്കാക്കുന്നുണ്ടെങ്കിലും, [[പെരുംജീരകം|ഫെന്നെൽ]] പൂച്ചെടികളെയും ലില്ലിപ്പൂക്കളെയും വഹിക്കുന്നതായി വെർജിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.<ref>Vergil, ''Eclogue'' 10.25.</ref> മറ്റ് ലിഖിതങ്ങളിലെ, മൂന്ന് ദാതാക്കൾ സിൽ‌വാനസിന് ആന്തസ് (ഗ്രീക്ക് ആന്തോസ്, "ഫ്ലവർ") എന്ന സംസ്കാരനാമം സംഭാവനയായി നൽകി. കുറച്ച് വ്യാഖ്യാനങ്ങളിൽ, നാലാമത്തേ ദാതാവ്, സിൽ‌വാനസ് [[Flora (mythology)|ഫ്ലോറയുടെ]] പുല്ലിംഗമായ ഫ്ലോറസ് എന്ന ലാറ്റിൻ നാമത്തിൽ നിന്ന് ഉണ്ടായതായിരിക്കാമെന്നു പറയുന്നു. <ref>Palmer, "Silvanus, Sylvester, and the Chair of St. Peter," p. 226.</ref> മരങ്ങൾ സസ്യജീവിതത്തിന്റെ രൂപമായതിനാൽ സിൽ‌വാനസിന്റെ പ്രതീകമാണ്. പുഷ്പങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവ്യക്തമാണ്. പ്രധാനമായും [[Danubian provinces|ഡാനൂബിയൻ പ്രവിശ്യകളിൽ]] കാണപ്പെടുന്ന [[Silvanae|സിൽവാനെയുടെ]] സ്ത്രീ പ്രതിരൂപങ്ങളിൽ ചിലപ്പോൾ പൂച്ചട്ടികളോ റീത്തുകളോ ചുമക്കുന്നതായി ചിത്രീകരിക്കുന്നു. <ref>Peter F. Dorcey, ''The Cult of Silvanus: A Study in Roman Folk Religion'' (Brill, 1992), p. 44.</ref> "ട്രീ-ബെയറർ" എന്നർത്ഥം വരുന്ന ഡെൻഡ്രോഫോറസ് എന്ന വിശേഷണത്തിലൂടെ, റോമൈസ്ഡ് ആറ്റിസ്, സൈബലെ എന്നിവരുടെ ആരാധനയുമായി അദ്ദേഹത്തെ ബന്ധിപ്പിച്ചു. അതിൽ ഡെൻഡ്രോഫോറി എന്ന് വിളിക്കപ്പെടുന്നവർ പങ്കെടുത്തിരുന്നു.<ref>Dorcey, ''The Cult of Silvanus,'' pp. 17, 19, 31, 82.</ref> നല്ലത് ചെയ്യാനാഗ്രഹിക്കുന്ന ആളുകൾ ഒരു വിൽപ്പത്രം എഴുതി ജീവിതാവസാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ, മരണാനന്തരം അവരുടെ സ്‌മരണയും പരിചരണവും (ക്യൂറ) പരിപാലിക്കുന്നതിനായി റോസ് അലങ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫണ്ട് നീക്കിവയ്ക്കുന്നു. ആ മനുഷ്യന്റെ ബഹുമാനാർത്ഥം നാല് വാർഷിക ആചരണങ്ങളിൽ ഫെബ്രുവരി 13 ന് മരിച്ചവരെ ബഹുമാനിക്കുന്നതിനുള്ള ഔദ്യോഗിക ഉത്സവമായ [[Parentalia|പാരന്റാലിയ]]യിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ (ഡൈസ് നടാലിസ്) റൊസാരിയയും വയലേറിയയും ആഘോഷിക്കുന്ന ഒരു സ്‌മരണക്കുറിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. <ref>''[[Inscriptiones Latinae Selectae|ILS]]'' 8366; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs,'' Bar International Series 1768 (Oxford, 2008), p. 64.</ref> ഗിൽ‌ഡുകളും അസോസിയേഷനുകളും (കോൾ‌ജിയ) പലപ്പോഴും അംഗങ്ങൾക്ക് ശവസംസ്കാര ആനുകൂല്യങ്ങൾ നൽകിയിരുന്നു. ചിലത് പ്രത്യേകമായി ഈ ആവശ്യത്തിനായി രൂപീകരിച്ചവയുമാണ്. കോളേജ് അംഗങ്ങൾ മരിച്ചവരെ ആദരിക്കുന്നതിലേയ്ക്കായി സാമുദായിക ഭക്ഷണത്തിനും റോസ് ദിനങ്ങൾക്കും ഗുണഭോക്താക്കൾ ധനസഹായം നൽകുകയും ചെയ്തിരുന്നു. <ref>John F. Donahue, ''The Roman Community at Table During the Principate'' (University of Michigan Press, 2004), p. 132.</ref> റോമിലെ [[College of Aesculapius and Hygia|കോളേജ് ഓഫ് എസ്കുലാപിയസ് ആൻഡ് ഹൈജിയ]] മാർച്ച് 22 ന് വയലറ്റ് ദിനവും മെയ് 11 ന് റോസ് ദിനവും ആഘോഷിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ഡൈനിംഗ് ക്ലബ്ബുകളും ശ്മശാന സമൂഹങ്ങളും ഈ പുഷ്പമേളകൾ പതിവായി നടത്തുകയും ചെയ്യുന്നു.<ref>Donahue, ''The Roman Community at Table,'' pp. 129–133.</ref> റോസാലിയയ്ക്കുള്ള കൂടുതൽ തെളിവുകൾ [[Cisalpine Gaul|സിസാൽപൈൻ ഗൗളിൽ]] (വടക്കൻ ഇറ്റലി) നിന്നുള്ളതാണ്. അവിടെ നിന്നും റോസാലിയയെക്കുറിച്ച് പരാമർശിക്കുന്ന ഇരുപത്തിനാല് ലാറ്റിൻ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [[Roman Italy|ഇറ്റാലിയൻ ഉപദ്വീപിൽ]] നിന്ന് പത്ത് ലാറ്റിൻ ലിഖിതങ്ങൾ, മാസിഡോണിയയിൽ നിന്നും മൂന്ന് [[Thracia|ത്രേസ്]], [[Illyria|ഇല്ലിറിയ]], [[Pannonia|പന്നോണിയ]] എന്നിവിടങ്ങളിൽ നിന്നും നാല് ലാറ്റിൻ ലിഖിതങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ആറ് ഗ്രീക്ക് ലിഖിതങ്ങൾ [[Bithynia|ബിഥിനിയയിൽ]] നിന്നും മൂന്ന് [[Macedonia (Roman province)|മാസിഡോണിയയിൽ]] നിന്നും [[ബൾഗേറിയ]], [[Scythia|സിത്തിയ]], [[Mysia|മൈസിയ]], [[Phrygia|ഫ്രിഗിയ]], [[ലിഡിയ|ലിഡിയ]], [[ഏഷ്യ]], [[Arcadia|അർക്കാഡിയ]] എന്നിവിടങ്ങളിൽ നിന്നും ഓരോന്നും കണ്ടെടുത്തിരുന്നു.<ref>Kokkinia, "Rosen für die Toten," p. 209.</ref> [[File:Abraham Brueghel (attr) Blumengabe an Venus.jpg|thumb|left|upright=1.3|''ഫ്ലോറൽ ട്രിബ്യൂട്ട് ഫോർ വീനസ്'' (1690 അല്ലെങ്കിൽ അതിനുമുമ്പുള്ളത്), [[Abraham Brueghel|അബ്രഹാം ബ്രൂഗെലിന്റേതാണെന്ന്]] ആരോപിക്കപ്പെട്ട ചിത്രം]] [[Pergamon|പെർഗമോണിൽ]], റോസാലിയ ഒരു "അഗസ്റ്റൻ ദിനം" (ഡൈസ് അഗസ്റ്റി, ചക്രവർത്തിയുടെയോ കുടുംബത്തിന്റെയോ ജന്മദിനം, വിവാഹം അല്ലെങ്കിൽ മറ്റ് വാർഷികം അടയാളപ്പെടുത്തുന്ന [[Imperial cult of ancient Rome|പുരാതന റോമിലെ സാമ്രാജ്യത്വ ആരാധനയുടെ]] ദിവസം) മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് കാണുന്നു. <ref>Steven J. Friesen, ''Imperial Cults and the Apocalypse of John: Reading Revelation in the Ruins'' (Oxford University Press, 2001), p. 129.</ref> രണ്ടാം നൂറ്റാണ്ടിലെ ഒരു ബലിപീഠത്തിലെ ഗ്രീക്ക് ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, പുരാതന റോമിലെ സാമ്രാജ്യത്വ ആരാധന ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പുരുഷ ഗായകസംഘം ആയ ഒരു കൂട്ടം ഹിംനോഡുകൾ കാണപ്പെടുന്ന അവസരങ്ങളിലൊന്നാണ് മൂന്ന് ദിവസത്തെ റോസാലിയ. ഒരു വർഷക്കാലം ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായിരുന്ന "നല്ല നടത്തിപ്പ്" ഉദ്യോഗസ്ഥനായ യൂക്കോസ്മോസ്, അഗസ്റ്റൻ ദിനത്തിൽ റോസാലിയ ആഘോഷിക്കുന്നതിനായി ഒരു [[Mina (unit)|മിന]] (ഒരു പണ യൂണിറ്റ്) അപ്പം നൽകിയിരുന്നു. പ്രാദേശിക കലണ്ടറിലെ പനെമോസ് എന്ന മാസത്തിലെ ആദ്യ ദിവസമായിരുന്നു അത്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 108. The identification of Panemos with a modern month name varies throughout the ancient calendars on which it appears; see Alan E. Samuel, ''Greek and Roman Chronology: Calendars and Years in Classical Antiquity'' (C.H. Beck, 1972).</ref> പനെമോസിന്റെ രണ്ടാമത്തേതിൽ, ഗ്രൂപ്പിലെ പുരോഹിതൻ റോസാലിയയ്ക്ക് ഒരു മേശ ക്രമീകരണവും ഒരു മിന വീഞ്ഞും മൂന്ന് അപ്പവും നൽകിയിരുന്നു. ഒരു [[Denarius|ഡെനാരിയസ്]] വിലമതിക്കുന്ന ഒരു മേശ ക്രമീകരണം, റോസാലിയയുടെ മൂന്നാം ദിവസത്തിൽ ഒരു അപ്പം എന്നിവയുടെ ചുമതലയുള്ള ഒരു സെക്രട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു ഗ്രാമ്മിയസ്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 112.</ref> ഈ സംഘം റോമിലെ ഒരു കൊളീജിയം പോലെയും അംഗങ്ങൾക്കുള്ള ഒരു ശ്മശാന സമൂഹമായും പ്രവർത്തിച്ചതായി കാണുന്നു. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 111.</ref> റോമൻ സാമ്രാജ്യത്തിന്റെ [[Religious pluralism|വിവിധ മതവിശ്വാസത്തിന്റെ]] പശ്ചാത്തലത്തിൽ [[Phrygia|ഫ്രിഗിയയിലെ]] [[Acmonia|അക്മോണിയ]]യിൽ നിന്നുള്ള ലിഖിതങ്ങൾ റോസാലിയയെ കാണിക്കുന്നു. എ.ഡി 95-ൽ, ടൈറ്റസ് പ്രാക്സിയാസ് എന്ന വ്യക്തിയുടെ വാർഷിക അനുസ്മരണം ഉറപ്പുവരുത്തുന്നതിനായി ഒരു ശ്മശാന സമൂഹത്തിന് ഒരു വിൽപ്പത്രം നൽകി. ശവകുടീരം സാമുദായിക ഭക്ഷണത്തിനും അംഗങ്ങൾക്ക് ധനസഹായത്തിനും പുറമേ, ശവകുടീരത്തെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിക്കാൻ 12 ദീനാരികളും അനുവദിച്ചിരുന്നു. അംഗത്വത്തിന്റെ ബാദ്ധ്യതകൾ നിയമപരമായും മതപരമായും ബന്ധപ്പെട്ടിരിക്കുന്നു. മരണപ്പെട്ടയാളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സമൂഹത്തിന് അതിന്റേതായ ഒരു [[Tutelary deity|രക്ഷാധികാരമുള്ള ദേവത]]കളുണ്ടായിരുന്നു. ദേവതകൾ തിയോസ് സെബാസ്റ്റോസ് (= ലാറ്റിൻ ഭാഷയിൽ ഡിവസ് അഗസ്റ്റസ്), പ്രാദേശികവും അതുല്യവുമായ വിശേഷണമായ സ്റ്റോഡ്മെനോസിന് കീഴിലുള്ള [[സ്യൂസ്|സ്യൂസ്]], [[Soter| സംരക്ഷകൻ]] ആയ [[അസ്‌ക്‌ളിപ്പിയസ്|അസ്ക്ലേപിയസ്]], (റോമൻ എസ്കുലാപിയസ്, മുകളിലുള്ള കൊളീജിയത്തിലെന്നപോലെ), [[ആർട്ടെമിസ്സ് ക്ഷേത്രം|ആർഫെമിസ് ഓഫ് എഫെസസ്]] എന്നിവയായിരുന്നു. <ref>Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), p. 81; Barbara Levick, ''The Government of the Roman Empire: A Sourcebook'' (Routledge, 2000, 2nd ed.), pp. 209–210 (with a date of 85, presumably a typographical error since the date is noted as the eleventh consulship of [[Domitian]]). On ''Stodmenos'', see ''Barrington Atlas of the Greek and Roman World,'' edited by Richard J. A Talbert (Princeton University Press, 2000), p. 971.</ref> ഗ്രീക്ക് സംസാരിക്കുന്ന ഒരു യഹൂദ സമൂഹവും അക്മോണിയയിലുണ്ടായിരുന്നു. 215–295 കാലഘട്ടത്തിലെ ഒരു ലിഖിതത്തിൽ ഒരു യഹൂദ സ്ത്രീക്ക് ഭർത്താവ് നൽകിയ സമാനമായ ക്രമീകരണങ്ങൾ രേഖപ്പെടുത്തുന്നു. നിയമപരമായി രൂപീകരിച്ച അയൽ‌പ്രദേശമോ കമ്മ്യൂണിറ്റി അസോസിയേഷനോ ശവകുടീരത്തിന്റെ വാർ‌ഷിക റോസ് അലങ്കാരത്തിന് ഇത് വ്യവസ്ഥ ചെയ്യുന്നു. ഔപചാരികമായ ഉത്തരവിൽ “അവർ‌ ഓരോ വർഷവും റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചില്ലെങ്കിൽ‌, അവർ‌ ദൈവത്തിന്റെ നീതിയെ വിലമതിക്കേണ്ടതുണ്ട്.” <ref>Trebilco, ''Jewish Communities in Asia Minor'', pp. 78–81.</ref> "അദ്ദേഹത്തിന് ദൈവത്തിനുമുന്നിൽ കണക്കുബോധിപ്പിക്കേണ്ടിവരും" എന്ന പ്രമാണസൂത്രം ഫ്രിഗിയയിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുമിടയിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ലിഖിതം ക്രിസ്ത്യാനികളുടേതാകാനുള്ള സാദ്ധ്യതയുണ്ട്.<ref>Trebilco, ''Jewish Communities in Asia Minor'', p. 79. The inscription deals with legal titles to property, and unlike Christians at this time, Jews held full rights as Roman citizens to own property.</ref>സാമ്രാജ്യത്വ ലോകത്തിലെ പൊതു മത പരിതഃസ്ഥിതിയിൽ നിന്ന് യഹൂദമതം ഒറ്റപ്പെട്ടിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നാണ് ഈ ലിഖിതം, കാരണം ശവകുടീരത്തിൽ ബലിയർപ്പിക്കാതെ ഒരു റൊസാറ്റിയോ നടത്താം. ഒന്നിലധികം ദേവതകൾക്കുപകരം, യഹൂദ ഭർത്താവ് ഭാര്യയെ ബഹുമാനിക്കുന്നത് സ്വന്തം ദൈവത്തിന്റെ ദിവ്യനീതിയിൽ മാർഗ്ഗദർശനം സ്വീകരിക്കുകയും സമൂഹത്തിന്റെ ആചാരങ്ങളിൽ പങ്കാളികളാകുകയും "യഹൂദ വിശ്വാസത്തിന് സ്വീകാര്യമായ" രീതിയിൽ അവ നടപ്പാക്കുകയും ചെയ്തു. <ref>Trebilco, ''Jewish Communities in Asia Minor'', pp. 80–81. Some Jewish wedding practices, including the wearing of rose crowns by the bridegroom or bride, were also compatible with or assimilated from Imperial society in general; Michael L. Satlow, "Slipping toward Sacrament: Jews, Christians, and Marriage," in ''Jewish Culture and Society under the Christian Roman Empire'' (Peeters, 2002), p. 74.</ref> [[File:A Bacchanal (Sebastiano Ricci).jpg|thumb|[[Sebastiano Ricci|സെബാസ്റ്റ്യാനോ റിച്ചി]] (1659–1734) ചിത്രീകരിച്ചിരിക്കുന്നു. [[Bacchanalia|ബച്ചനാലിയയിൽ]] ഒരു ആരാധനാ പ്രതിമ റോസാപ്പൂക്കളുടെ പുഷ്പചക്രം കൊണ്ട് അലങ്കരിക്കുന്നു]] സാമ്രാജ്യപരമായ കാലഘട്ടത്തിലെ മാസിഡോണിയയിൽ, നിരവധി ലിഖിതങ്ങൾ റോസാലിയയെ ഒരു വിസിയനസ്, ഒരു ഗ്രാമം അല്ലെങ്കിൽ അയൽ‌രാജ്യ അസോസിയേഷൻ ([[Vicus|വികസിൽ]] നിന്ന്) പോലുള്ള ഗ്രൂപ്പുകൾ‌ക്ക് സ്വമേധയാ ധനസഹായം നൽകുന്ന ഒരു അനുസ്മരണ ഉത്സവമായി പരാമർശിക്കുന്നു. [[Thiasus|തിയാസോസ്]], നിയമപരമായി രൂപവത്കരിച്ച ഒരു അസോസിയേഷൻ, പലപ്പോഴും മദ്യപാനത്തിനായി ഒരു സാമൂഹിക ക്ലബ് എന്ന അർത്ഥത്തിൽ മതപരമായ രീതിയിൽ അല്ലെങ്കിൽ [[Symposium|സിമ്പോസിയം]] കാണപ്പെടുന്നു. [[തെസ്സലോനികി|തെസ്സലോനിക്കയിൽ]], ഒരു തിയാസോസിന്റെ പുരോഹിതൻ റോസ് പുഷ്പചക്രങ്ങൾക്ക് പണം നൽകാനായി മുന്തിരിവള്ളിയുടെ ഒരു പ്രദേശം നൽകി.<ref>''[[Inscriptiones Graecae]]'' X/2 260; Richard S. Ascough, "Paul's 'Apocolypticism' and the Jesus Associations at Thessalonica and Corinth," in ''Redescribing Paul and the Corinthians'' (Society of Biblical Literature, 2011), p. 164.</ref> ഡയോണിഷ്യൻ തിയാസോസ് പിരിച്ചുവിടുകയോ അതിന്റെ ചുമതലകളിൽ പരാജയപ്പെടുകയോ ചെയ്താൽ, സ്വത്ത് ഡ്രയോഫൊറോയിയുടെ ("ഓക്ക്-ബിയേഴ്സ്") ഒരു സമൂഹത്തിലേക്കോ അല്ലെങ്കിൽ ഒടുവിൽ സംസ്ഥാനത്തിലേക്കോ കൈമാറണം എന്നു വ്യവസ്ഥയും ചെയ്തിരുന്നു. <ref name="Kloppenborg-Ascough-p373">Kloppenborg and Ascough, ''Greco-Roman Associations,'' p. 373.</ref> [[Dionysian Mysteries|ഡയോനിഷ്യസിന്റെ രഹസ്യമായ]] സംഘടനകൾക്ക് പുറമേ, മാസിഡോണിയയിലെയും ത്രേസിലെയും ലിഖിതങ്ങളിൽ തിയാസോയിലെ [[ഡയാന|ഡയാന]] ([[ആർട്ടിമിസ്|ആർട്ടെമിസ്]]), ത്രേസിയൻ ദേവൻ അല്ലെങ്കിൽ [[Greek hero cult|യവന നായകൻ]] സൗരോഗെത്സ്, ഒരു [[Gravedigger|ശവക്കുഴി നിർമ്മാതാക്കളുടെ]] സംഘടിതസംഘം എന്നിവരെയും റോസ് അലങ്കരിക്കാനുള്ള രേഖകളിൽ സാക്ഷ്യപ്പെടുത്തുന്നു. <ref>Kloppenborg and Ascough, ''Greco-Roman Associations,'' p. 325.</ref> ശവക്കുഴി നിർമ്മാതാക്കൾ റോസാലിയയ്‌ക്കായി ഓരോ വർഷവും ശവക്കല്ലറകൾ കത്തിക്കുമായിരുന്നു. മറ്റ് പശ്ചാത്തലങ്ങൾ സൂചിപ്പിക്കുന്നത്, പുഷ്പചക്രങ്ങൾ തന്നെ വഴിപാടായി കത്തിച്ചിരിക്കാം എന്നാണ്. <ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 372–374.</ref> വളരെക്കുറച്ചു തവണ സംഭവിക്കുന്ന മാസിഡോണിയൻ അനുസ്മരണത്തിനെക്കുറിച്ചുള്ള ലിഖിതങ്ങളിൽ റിലീഫ് ശൈലിയിൽ ചിത്രീകരിച്ച [[Thracian horseman|ത്രേസിയൻ കുതിരപ്പടയാളി]]യോടൊപ്പം റോസാലിയയെക്കുറിച്ചും പറയുന്നു.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ചില പണ്ഡിതന്മാർ കരുതുന്നത് റോസാലിയയുടെ ആചാരങ്ങൾ റോമൻ സൈന്യത്തിലെ മരിച്ചവരുടെ ബാക്ച്ചിക് ഉത്സവങ്ങളുമായി പ്രത്യേകിച്ച് മാസിഡോണിയയിലും ത്രേസിലെയും ഉത്സവവുമായി ഒത്തുചേർന്നിരുന്നുവെന്നാണ്. <ref>[[Hendrik Wagenvoort]], "The Journey of the Souls of the Dead to the Isles of the Blessed," ''Mnemosyne'' 24.2 (1971), p. 124; [[Martin P. Nilsson]], "The Bacchic Mysteries of the Roman Age," ''Harvard Theological Review'' 46.4 (1953), p. 187.</ref> എ.ഡി. 138-ലെ ഒരു ഗ്രീക്ക് ലിഖിതത്തിൽ പ്രത്യേകിച്ച് ആധുനിക [[ഡോബ്രൂജ|ഡോബ്രുജയിൽ]], ത്രേസിയൻ [[Bessi|ബെസ്സി]] ഗോത്രക്കാർ താമസമാക്കിയ പ്രദേശമായ [[Histria (ancient city)|ഹിസ്റ്റ്രിയയിലെ]] ഉപദേശകസമിതി ഡയോനിഷ്യസിന് റോസ്-അലങ്കാരത്തിനുള്ള (റോഡിസ്മോസ്) സംഭാവന നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. <ref>Beza, ''Paganism in Romanian Folklore'', p. 43.</ref>റോസാപ്പൂക്കൾക്ക് മാസിഡോണിയ പ്രശസ്തമായിരുന്നു. പക്ഷേ റോസാലിയയുടെ എല്ലാ തെളിവുകളും റോമൻ കാലഘട്ടത്തിലേതാണ്.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ===ബാക്ച്ചിക് ആചാരങ്ങൾ=== {{More|Anthesteria}} [[ഐവി|ഐവിയും]] [[മുന്തിരിങ്ങ|മുന്തിരിപ്പഴവും]] ഡയോനിഷ്യസിന്റെ സസ്യങ്ങളാണെങ്കിലും, [[ഏതൻസ്‌|ഏഥൻസിലെ]] റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും [[Dionysia|ഡയോനിഷ്യൻ വിരുന്നുകൾ]]ക്ക് അലങ്കാരങ്ങളായിരുന്നു. ഡയോനിഷ്യസിനെ പ്രശംസിക്കുന്ന ഒരു [[Dithyramb|ദിത്തിറാമ്പിൽ]] നിന്നുള്ള മുഴുവനാക്കാത്ത ഒരു ഭാഗത്തിൽ, [[പിണ്ടർ|പിൻഡാർ]] (ബിസി അഞ്ചാം നൂറ്റാണ്ട്) ഡയോനിഷ്യസിന്റെ മൃത്യുവസ്ഥയിലുള്ള അമ്മ [[Semele|സെമെലിനെ]] ബഹുമാനിക്കേണ്ട ഒരു കാലം ആയ സീസണുകൾ (ഹോറേ) ആരംഭിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുഷ്പ രംഗം വിവരിച്ചിരിക്കുന്നു. [[File:John William Waterhouse Ariadne.jpg|thumb|upright=1.4|''അരിയാഡ്‌നെ'' (1898) പ്രീ-റാഫെലൈറ്റ് ജോൺ വില്യം വാട്ടർഹൗസ്: ഉറങ്ങുന്ന ചുവന്ന നിറമുള്ള മേലാട ധരിച്ചിരിക്കുന്ന അരിയാഡ്‌നെക്കു ചുറ്റും റോസാപ്പൂക്കൾ കാണാം. പശ്ചാത്തലത്തിൽ കപ്പൽ യാത്രയിലൂടെ തിസസിന്റെ പുറപ്പെടലും ഡയോനിഷ്യസിന്റെ വരവും സൂചിപ്പിക്കുന്നു. ഭാവി സംഭവസൂചനയായി അദ്ദേഹത്തിന്റെ പുള്ളിപ്പുലികളെയും കാണിച്ചിരിക്കുന്നു. <ref>Karl Kilinski II, ''Greek Myth and Western Art: The Presence of the Past'' (Cambridge University Press, 2013), p. 106.</ref>]] <blockquote>''... as the chamber of the purple-robed Horai is opened,<br>the nectar-bearing flowers bring in the sweet-smelling spring.<br>Then, then, upon the immortal earth are cast<br>the lovely tresses of violets, and roses fitted to hair<br>and voices of songs echo to the accompaniment of pipes<br>and choruses come to Semele of the circling headband.''<ref>Pindar, frg. 75 SnM, as translated for the [[Loeb Classical Library]] (1997) by William H. Race and cited in this context by Riu, ''Dionysism and Comedy'', p. 108, note 58, and [[Walter Friedrich Otto]], ''Dionysus: Myth and Cult'', translated by Robert B. Palmer (Indiana University Press, 1965, originally published 1960 in German), p. 159.</ref></blockquote> ഡെമോക്രാറ്റിക് [[Polis|പോളിസിന്റെ]] തുല്യശക്തിയുള്ള മാതൃകയായിരുന്നു ഡയോനിസസ്. അദ്ദേഹത്തിന്റെ സംഘടന (തിയാസോസ്) നാഗരിക സംഘടനകൾക്ക് ഒരു മാതൃകയായിരുന്നു.<ref>Richard Seaford, ''Cosmology and the Polis: The Social Construction of Space and Time in the Tragedies of Aeschylus'' (Cambridge University Press, 2012), pp. 101–102.</ref> ജനാധിപത്യത്തിനു മുമ്പുള്ള ഏഥൻസുമായി ബന്ധപ്പെട്ട ഡയോനിഷ്യയുടെ ഒരു രൂപമായിരുന്നു ആന്തീസ്റ്റീരിയ. ഈ ഉത്സവനാമം ചില പണ്ഡിതന്മാർ ഗ്രീക്ക് ആന്തോസ് "പുഷ്പം, പൂക്കുക" എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതായി പറയുന്നു. <ref>D. Felton, "The Dead," in ''A Companion to Greek Religion'' (Blackwell, 2010), p. 89; Jennifer Neils, "Children and Greek Religion," in ''Coming of Age in Ancient Greece: Images of Childhood from the Classical Past'' (Yale University Press, 2003), p. 145; [[Carl Kerenyi]], ''Dionysos: Archetypal Image of Indestructable Life'' (Princeton University Press, 1976), p. 300.</ref> ഗ്രീക്കുകാർ അതിനെ പൂക്കുന്ന മുന്തിരവള്ളിയുമായി ബന്ധിപ്പിക്കുന്നു. <ref>[[Walter Burkert]], ''Homo Necans'' p. 214.</ref> എ.ഡി ആറാം നൂറ്റാണ്ടിൽ, [[Byzantine Empire||ബൈസന്റൈൻ]] പുരാതനവസ്‌തു സമ്പാദകൻ [[Joannes Lydus|ജോവാൻസ് ലിഡസ്]] ഉത്സവത്തിന്റെ പേര് ആന്തൂസയുമായി ബന്ധപ്പെടുത്തി, ലാറ്റിൻ സസ്യജാലങ്ങൾ ഗ്രീക്ക് സസ്യജാലങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.<ref>Lydus, ''De mensibus'' 4.73; [[Clifford Ando]], "The Palladium and the Pentateuch: Towards a Sacred Topography of the Later Roman Empire," ''Phoenix'' 55 (2001), p. 400.</ref>ശൈത്യകാലത്തിനും വസന്തത്തിനുമിടയിലുള്ള പ്രാരംഭത്തിൽ നടന്ന മൂന്ന് ദിവസത്തെ ഉത്സവത്തിൽ [[Liminality|ലിമിനാലിറ്റിയും]] "ആരംഭവും" എന്ന വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ആദ്യകാല ഏഥൻസിൽ ഇതിന് പ്രാധാന്യം ഉണ്ടായിരുന്നിട്ടും, പല വശങ്ങളും സ്പഷ്ടമല്ലാത്തതാണ്. ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ആദിമനുഷ്യൻറെ പതനത്തിൽ നിന്ന് പുതിയ വീഞ്ഞ് തുറക്കുന്നതിന്റെ ആഘോഷമായിരുന്നു ഇത്. <ref>Noel Robertson, "Athens' Festival of the New Wine," ''Harvard Studies in Classical Philology'' 95 (1993), p. 197ff. Robertson argues that the Anthesteria was not a festival of the dead, and believes those elements have been attributed to it erroneously.</ref> ആദ്യ ദിവസം, "ഡയോനിഷ്യസ്" ഒരു പൊതു ഘോഷയാത്രയിൽ ചക്രമുള്ള "കപ്പൽ" വഹിച്ച് രാജാവിന്റെ ഭാര്യയുടെ സ്വകാര്യ അറയിലേക്ക് അവളുമായി ഒരു ആചാരപരമായ ഐക്യത്തിനായി കൊണ്ടുപോയി.<ref> ''[[basileus]]'', an indication that the ceremony evokes a time before Athens was a democracy; Seaford, ''Cosmology and the Polis,'' pp. 87–88.</ref> കൃത്യമായ ചടങ്ങുകൾ അജ്ഞാതമാണ്. പക്ഷേ ഏഥൻസിലെ സംസ്കാര നായകനായ [[Theseus|തീസസ്]] ഉപേക്ഷിച്ചശേഷം ഡയോനിഷ്യസിന്റെ ഭാര്യയായ [[Ariadne|അരിയാഡ്‌നെയുടെ]] കെട്ടുകഥയുമായി ബന്ധപ്പെട്ടതാകാം. <ref>Seaford, ''Cosmology and the Polis,'' pp. 85–87, 101, 133, citing Apollodorus, ''Against Nature'' 73; Burkert, ''Greek Religion'' pp. 109, 164, 239.</ref> [[File:Greek - Red-Figure Chous with Eros - Walters 48206.jpg|thumb|ആന്തീസ്റ്റീരിയയ്‌ക്കായുള്ള കുട്ടികളുടെ ആചാരപരമായ വൈൻ പാത്രം (ചൗസ്), ഒരു വണ്ടി വലിച്ചുകൊണ്ട് സ്വന്തം പുഷ്പചക്രവുംകൊണ്ട് ചൗസിലേക്ക് കൈ നീട്ടുന്ന മാംസപുഷ്‌ടിയുള്ള ബാലനായി ഈറോസിനെ ചിത്രീകരിക്കുന്നു. (ഏകദേശം 410 BC) ]] പുതിയ വളർച്ചയുടെയും പരിവർത്തനത്തിൻറെയും പ്രമേയത്തിന് അനുസൃതമായി, <ref>Neils, "Children and Greek Religion," in ''Coming of Age in Ancient Greece,'' p. 145.</ref> പുരാതന ലോകത്ത് ഉയർന്ന ശിശുമരണ നിരക്ക് കണക്കിലെടുക്കുമ്പോൾ, ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കുള്ള ഒരു ആഘോഷവേള കൂടിയായിരുന്നു ആന്തെസ്റ്റീരിയ..മൂന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ വിനോദ പരിപാടികളിൽ കളിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കൊണ്ട് പ്രത്യേകം അലങ്കരിച്ച ഒരു ചെറിയ ജഗ്ഗ് (ചൗസ്) ലഭിച്ചു. ചൗസ് ചിലപ്പോൾ പാത്രത്തിൽ ചിത്രീകരിച്ച് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. അടുത്ത വർഷം, കുട്ടിക്ക് തന്റെ ചൗസിൽ നിന്നുള്ള വീഞ്ഞിന്റെ ആചാരപരമായ രുചി നൽകി. <ref>Neils, "Children and Greek Religion," p. 145; John H. Oakley, "Death and the Child," p. 177; Lesley A. Beaumont, "The Changing Face of Childhood," p. 75; and H.A. Shapiro, "Fathers and Sons, Men and Boys," pp. 89, 103, all in ''Coming of Age in Ancient Greece''. See also Burkert, ''Greek Religion'', pp. 237–238.</ref> ഈ പാത്രങ്ങൾ പലപ്പോഴും കുട്ടികളുടെ ശവക്കുഴികളിൽ കാണപ്പെടുന്നു. അവ അകാലമരണത്തിനുശേഷം അധോലോകത്തിലേക്ക് കൊണ്ടുപോകുന്നതായി വിശ്വസിക്കുന്നു.<ref>Beaumont, "The Changing Face of Childhood," p. 75; Oakley, "Death and the Child," p. 177.</ref> ആന്തീസ്റ്റീരിയയെ റോമൻ [[Lemuria (festival)|ലെമുറിയയുമായി]] താരതമ്യം ചെയ്തിട്ടുണ്ട്. <ref>Burkert, ''Homo Necans'', p. 226.</ref>ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിനു ഇടയിലുള്ള തടസ്സം കടന്നുപോകാവുന്നതും മരിച്ചവരുടെ നിഴലുകൾ ഭൂമിയിൽ അലഞ്ഞുതിരിയുന്നതുമായ ഒരു ദുർബലമായ സമയമായിരുന്നു രണ്ടാം ദിവസം.. മൂന്നാം ദിവസം, പ്രേതങ്ങളെ നഗരത്തിൽ നിന്ന് ആട്ടിയോടിച്ചു ഹെർമിസ് ചാത്തോണിയോസ് ("അധോലോക ഹെർമിസ്") ധാന്യങ്ങളുടെയും വിത്തുകളുടെയും കലങ്ങൾ യാഗങ്ങളിൽ സമർപ്പിച്ചു.<ref>Burkert, ''Greek Religion'', pp. 218, 222.</ref> നിഴലുകളുടെ ഐഡന്റിറ്റി വ്യക്തമല്ലെങ്കിലും, സാധാരണഗതിയിൽ അസ്വസ്ഥരായ പ്രേതങ്ങൾ അകാലത്തിൽ മരിച്ചവരാണെന്ന് തിരിച്ചറിഞ്ഞു.<ref>Kerenyi, ''Dionysos: Archetypal Image of Indestructable Life'', p. 364.</ref> തെസ്സലോനിക്കയിലെ പുരോഹിതപത്നിമാർ അവരുടെ ഓർമ്മ നിലനിർത്തുന്നതിനായി മുന്തിരിത്തോട്ടം ഇഷ്‌ടദാനം ചെയ്യുകയും ഓരോ ഡയോനിഷ്യനും പുഷ്പചക്രം അണിയിക്കാൻ ആരംഭിക്കുകയും ചെയ്തു. <ref name="Kloppenborg-Ascough-p373" /> ഒരു ഡയോനിഷ്യൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂവ്, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും ഒപ്പം രസകരമായ കാര്യങ്ങൾ, ഉല്ലാസം എന്നിവയും ആണ്. ഡയോനിഷ്യസ് അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ റോസാപ്പൂവിന്റെ പുഷ്പചക്രത്തിൽ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾവസ്ത്രവും ധരിച്ചുകൊണ്ട് മരണംപോലുള്ള ഉറക്കത്തിൽനിന്ന് <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref>ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നതായി [[Philostratus|ഫിലോസ്ട്രാറ്റസ്]] (എ.ഡി. 250) വിവരിക്കുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[File:Mosaïque - Buste de Dionysos - Palazzo Massimo.JPG|thumb|left|3-ആം നൂറ്റാണ്ടിലെ [[Roman mosaic|മൊസൈക്കിൽ]] പുള്ളിപ്പുലിതൊലി ധരിച്ച് പുഷ്പചക്രം ധരിച്ച ഡയോനിഷ്യസിന്റെ അർദ്ദകായപ്രതിമ]] == വീഞ്ഞും റോസാപ്പൂവും == തന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു മുന്തിരിത്തോട്ടം വസ്വിയ്യത്ത് ചെയ്ത തെസ്സലോനിക്കയിലെ പുരോഹിതൻ, അവിടെ എത്തിയ ഓരോ ഡയോണിഷ്യൻ ദീക്ഷകനും ഒരു റോസ് റീത്ത് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. <ref name="Kloppenborg-Ascough-p373" /> ഡയോണീഷൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂക്കൾ, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും പ്രണയാതുരമായ അന്വേഷണങ്ങളുടെയും ഉല്ലാസത്തിന്റെയും പ്രതീകങ്ങളാണ്. അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ ഡയോനിസസ് ഒരു റോസാപ്പൂവിന്റെ റീത്തും ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ മേലങ്കിയും ധരിച്ചതായി ഫിലോസ്ട്രാറ്റസ് (മരണം ഏകദേശം 250 എ.ഡി.) വിശേഷിപ്പിക്കുന്നു. <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref> അവളുടെ ഉറക്കം ഒരുതരം മരണമാണ്, അതിൽ നിന്ന് അവൾ ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> ഡയോനിസസുമായുള്ള അരിയാഡ്‌നെയുടെ അനശ്വരമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന കിരീടം കൊറോണ ബോറാലിസ് ([[കിരീടമണ്ഡലം]]) എന്ന ഒരു നക്ഷത്രരാശിയുടെ രൂപാന്തരീകരണത്തിന് വിധേയമായി. ചില സ്രോതസ്സുകളിൽ, കൊറോണ ഒരു വജ്രകിരീടമായിരുന്നു. പക്ഷേ റോമൻ നാടകകൃത്ത് [[സെനക്ക|സെനേക്ക]]യ്ക്കും <ref>[[Seneca the Younger|Seneca]], ''Phaedra'' 769, as noted by Michael Coffey and Roland Mayer, ''Seneca: Phaedra'' (Cambridge University Press, 1990), pp. 159–160; and ''Hercules Furens'' 18, as noted by John G. Fitch, ''Seneca's ''Hercules Furens'': A Critical Text with Introduction and Commentary'' (Cornell University Press, 1987), pp. 125–126.</ref> മറ്റുള്ളവർക്കും ഇത് റോസാപ്പൂക്കളുടെ മാലയായിരുന്നു. അസ്ട്രോണിമികയുടെ രചയിതാവായ [[Marcus Manilius|മനിലിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്), അരിയാഡ്‌നെയുടെ കിരീടം പർപ്പിൾ, ചുവപ്പ് നിറത്തിലുള്ള പൂക്കൾ - വയലറ്റുകൾ, ഹയാസിന്ത്സ്, പോപ്പിസ്, "രക്തത്തിന്റെ ചുവപ്പുനിറമുള്ള വിരിഞ്ഞ റോസാ പുഷ്പം" എന്നിവകൊണ്ട് നിർമ്മിച്ചിരിക്കുന്നതായി വിവരിക്കുന്നു. ഒപ്പം പൂന്തോട്ടങ്ങൾ നട്ടുവളർത്തുന്നതിലും പൂമാലകൾ ഉണ്ടാക്കുന്നതിലും സുഗന്ധദ്രവ്യങ്ങൾ വാറ്റിയെടുക്കുന്നതിലും ജ്യോതിഷപരമായ സ്വാധീനം ചെലുത്തുന്നതായും പറയുന്നു.<ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[Ancient Roman sarcophagi|റോമൻ സാർകോഫാഗിയിൽ]] ഡയോണിഷ്യൻ രംഗങ്ങൾ സാധാരണമായിരുന്നു. കുപ്പിഡ്സ് അല്ലെങ്കിൽ ഈറോട്ട്സ് എന്നിവർ സ്നേഹത്തിന്റെ നിലനിൽപ്പിനുവേണ്ടി മരണത്തെ അഭിമുഖീകരിക്കുന്നു. <ref>Janet Huskinson, ''Roman Children's Sarcophagi: Their Decoration and Its Social Significance'' (Oxford University Press, 1996), p. 30; [[Paul Zanker]] and Björn C. Ewald, ''Living with Myths: The Imagery of Roman Sarcophagi'' (Oxford University Press, 2012), p. 102 ''et passim''; Newby, "In the Guise of Gods and Heroes," pp. 201–205.</ref> ശവസംസ്കാര ചടങ്ങുകളിൽ ബാക്ച്ചിക് ലിബേഷനുകൾ പകർന്നുകൊണ്ട് വെർജിലിന്റെ [[ഈനിഡ്|ഐനെയിഡിൽ]] പർപ്പിൾ പുഷ്പങ്ങൾ അണിഞ്ഞിരിക്കുന്നു. <ref>Vergil, ''Aeneid'' 5.77–81; Brenk, ''Clothed in Purple Light,'' p. 88.</ref> [[Nonnus|നോനസിന്റെ]] [[Dionysiaca|ഡയോനിസിയാക്കയിൽ]] (എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 5-ആം നൂറ്റാണ്ട് വരെ) സുന്ദരനായ യുവാവായ [[Ampelos|ആമ്പലോസിന്റെ]] മരണത്തിൽ ഡയോനിഷ്യസ് അനുശോചനം രേഖപ്പെടുത്തുകയും ശരീരത്തെ റോസാപ്പൂവ്, ലില്ലി, [[അനിമൺ|അനെമോൺസ്]] എന്നിവ ഉപയോഗിച്ച് മൂടുകയും [[അംബ്രോസിയ|അംബ്രോസിയ]] തളിക്കുകയും ചെയ്യുന്നു. മരിച്ചുപോയ ആൺകുട്ടിയുടെ രൂപാന്തരീകരണമായി ആദ്യത്തെ മുന്തിരി സൃഷ്ടിക്കുന്നു. ഇതിൽനിന്ന് മനുഷ്യന്റെ ഉപയോഗത്തിനായി വീഞ്ഞ് ഉത്പാദിപ്പിക്കുന്നു.<ref>[[Nonnus]], ''Dionysiaca'' 11.241–243; Miguélez-Cavero, ''Poems in Context,'' p. 132.</ref> == അഡോണിസിന്റെ ആചാരങ്ങൾ == [[File:Hendrik Goltzius - Stervende Adonis.jpg|thumb|''The blood of the dead Adonis turns into an anemone (Ovid, Met. X 735)'' (1609), by [[Hendrick Goltzius]]]] അഡോണിസിന്റെ ([[Adonia|അഡോണിയ]]) ആചാരങ്ങൾ സാമ്രാജ്യത്വ കാലഘട്ടത്തിൽ ഒരു റോസാലിയയായി കണക്കാക്കപ്പെട്ടു. <ref>Dominic Perring, "'Gnosticism' in Fourth-Century Britain: The Frampton Mosaics Reconsidered," ''Britannia'' 34 (2003), p. 108.</ref> പുരാണത്തിന്റെ ഒരു പതിപ്പിൽ, മുള്ളുകൊണ്ട് കുത്തി അഫ്രോഡൈറ്റിന്റെ കാലിൽ നിന്നുള്ള രക്തവും അഡോണിസിനെ [[പന്നി]] കൊന്നപ്പോൾ ശരീരത്തിൽ നിന്ന് വരുന്ന രക്തവും പൂക്കൾക്ക് നിറം നൽകുന്നു. <ref>Rina Talgam, "The ''Ekphrasis Eikonos'' of Procopius of Gaza: The Depiction of Mythological Themes in Palestine and Arabia during the Fifth and Sixth Centuries," in ''Christian Gaza in Late Antiquity'' (Brill, 2004), pp. 223–224.</ref> [[Bion of Smyrna|ബയോൺ]] (ബിസി രണ്ടാം നൂറ്റാണ്ട്) രചിച്ചത് എന്ന് ആരോപിക്കപ്പെടുന്ന അഡോണിസിന്റെ വിലാപത്തിൽ, അഫ്രോഡൈറ്റിന്റെ കണ്ണുനീർ അഡോണിസിന്റെ രക്തച്ചൊരിച്ചിലുമായി പൊരുത്തപ്പെടുന്നു.<blockquote>''and the blood and tears become flowers upon the ground. Of the blood comes the rose, and of the tears the [[Anemone nemorosa|windflower]].''<ref>Brenk, ''Clothed in Purple Light,'' p. 87; translation by J.M. Edmonds at [http://www.theoi.com/Text/Bion.html theoi.com.] [[Pausanias (geographer)|Pausanias]] (6.24.7) also connects roses to the story of Aphrodite and Adonis; Cyprino, ''Aphrodite,'' p. 96.</ref></blockquote> ഐതിഹ്യമനുസരിച്ച്, [[Myrrha|മിറയുടെയും]] അവളുടെ പിതാവിന്റെയും അവിഹിത ബന്ധത്തിൽ നിന്നാണ് അഡോണിസ് ജനിച്ചത്. വഞ്ചനാപരമായ സംഗമം മിറ അവഗണിച്ചതിനുള്ള അഫ്രോഡൈറ്റിന്റെ ഒരു ശിക്ഷയായിരുന്നു മിഥ്യാധാരണാപരമായ കാമം. കപടവേഷവും ഇരുട്ടും പെൺകുട്ടി അബന്ധത്തിലകപ്പെടാൻ കാരണമായി. എന്നാൽ അവൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞപ്പോൾ, പിതാവിന്റെ ദേഷ്യം അവളുടെ മനുഷ്യ സ്വത്വത്തെ മാറ്റിമറിക്കുകയും അവൾ സുഗന്ധം ഉൽപാദിപ്പിക്കുന്ന [[Commiphora|മിറ ]] വൃക്ഷമായി മാറുകയും ചെയ്തു. അഡോണിസിന്റെ സസ്യപ്രകൃതം മരത്തിൽ നിന്ന് ജനിച്ച സമയത്താണ് പ്രകടമാകുന്നത്. ഒരു പാരമ്പര്യത്തിൽ, അഫ്രോഡൈറ്റ് ശിശുവിനെ എടുത്ത് ഒരു പെട്ടിയിൽ ഒളിപ്പിച്ചു (ലാർനാക്സ്, ചാരത്തെയോ മറ്റ് മനുഷ്യാവശിഷ്ടങ്ങളെയോ ​​പെട്ടിക്കകത്താക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു വാക്ക്), അവനെ വളർത്താൻ അധോലോക ദേവതയായ പെർസെഫോണിന് നൽകി. അവൻ സുന്ദരനായ ഒരു യുവാവായി വളർന്നപ്പോൾ, സ്നേഹത്തിന്റെയും മരണത്തിന്റെയും മേഖലകളെ പ്രതിനിധീകരിക്കുന്ന അഫ്രോഡൈറ്റും പെർസെഫോണും അവകാശവാദമുന്നയിച്ചു. അഡോണിസ് വർഷത്തിന്റെ മൂന്നിലൊന്ന് സ്വർഗ്ഗീയ അഫ്രോഡൈറ്റിനൊപ്പം, ഒന്ന് [[Chthonic|ചാത്തോണിക്]] പെർസെഫോണിനൊപ്പം, മറ്റൊന്ന് നക്ഷത്രലോകത്തും ചെലവഴിക്കണമെന്ന് സ്യൂസ് വിധിച്ചു. പെർസെഫോണിന്റെ കാലവും സ്വന്തം അധോലോക ഭർത്താവും മുകളിലുള്ള ലോകവും തമ്മിൽ വിഭജിച്ചിരിക്കുന്ന കാലത്തിനും സമാനമാണ് ഈ ദൃഷ്ടാന്തം.<ref>Gina Salapata, "Τριφίλητος Ἄδωνις: An Exceptional Pair of Terra-cotta Arulae from South Italy," in ''Studia Varia from the J. Paul Getty Museum'' (Getty Publications, 2001), vol. 2, p. 34; J.P. Massaut, "Mystique rhénane et humanisme chrétien d'Eckhart à Érasme. Continuité, convergence ou rupture?" in ''The Late Middle Ages and the Dawn of Humanism Outside Italy'' (Leuven University Press, 1972), p. 128, citing as an example Ausonius, ''Epistolarum liber'' 4.49.</ref> ഒരു സ്കോട്ടിഷ് സാമൂഹിക നരവംശശാസ്ത്രജ്ഞനും നാടോടി ശാസ്ത്രജ്ഞനുമായ [[James George Frazer|ജെ.ജി. ഫ്രേസർ]], അഡോണിസ് പുരാതന കാർഷികദേവനായി ഗണിക്കപ്പെടുന്നതായി കാണിക്കുന്നു. [[H. J. Rose|എച്ച്ജെ റോസ്]] അഡോണിസിന്റെ ആചാരങ്ങളിൽ "മഹതിയായ അമ്മയുടെയും സസ്യജാലങ്ങൾ മരിക്കുമ്പോൾ മരിക്കുന്ന അവളുടെ കാമുകനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കാൽപനികകഥ പൗരസ്‌ത്യദേശത്തുള്ള രൂപരേഖകളിൽ കണ്ടെത്തി." <ref>[[H.J. Rose]], ''A Handbook to Greek Mythology'' (Routledge, 1928, 6th ed. 1958, 1964 paperback edition), p. 101.</ref> റോബർട്ട് എ. സെഗൽ അഡോണിസിന്റെ മരണത്തെ ""അനശ്വരമായ ശിശുവിന്റെ" (പ്യൂർ) പരാജയമാണെന്ന് വിശകലനം ചെയ്തു. നഗര-സംസ്ഥാനത്തിന്റെ മുതിർന്നവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ചടങ്ങ് പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതാണെന്നും അതിനാൽ വ്യഭിചാരം, കൊലപാതകം, തോന്ന്യാസം, കൈവശപ്പെടുത്തുക, അവിവാഹിതാവസ്ഥ, സന്താനഹീനമായ അവസ്ഥ തുടങ്ങിയ സാമൂഹിക ലംഘനങ്ങൾ ഉൾപ്പെടുന്ന ഒരു ജാഗ്രതാ കഥയെന്നും "വിശകലനം ചെയ്തു.<ref>Robert A. Segal, "Adonis: A Greek Eternal Child," in ''Myth and the Polis'' (Cornell University Press, 1991), pp. 64–85.</ref> [[File:0 Monument funéraire - Adonis mourant - Museu Gregoriano Etrusco.JPG|thumb|left|മരിക്കുന്ന അഡോണിസിനെ ശ്രദ്ധിക്കുന്ന നായ. ഒരു ശവസംസ്ക്കാര സ്മാരകത്തിന്റെ മൂലയുടെ പാദങ്ങളിൽ പുഷ്പ അലങ്കാരങ്ങൾ (ബിസി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ) ]] ആചാരപരമായ [[lamentation|ശോകഗീതത്തോടും]] [[dirge|ശ്‌മശാനഗീതത്തോടും]] സ്ത്രീകൾ അഡോണിയ അവതരിപ്പിക്കുകയും ചിലപ്പോൾ കട്ടിലിൽ മരിച്ച യുവാക്കളുടെ ഒരു പ്രതിമ വയ്ക്കുകയും അതിന്റെ സാന്നിധ്യത്തിൽ സുഗന്ധം പരത്തുകയും പച്ചപ്പ് കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.<ref name="Salapata-p35">Salapata, "Τριφίλητος Ἄδωνις," p. 35.</ref> ഉത്സവത്തിന്റെ ഭാഗമായി, അവർ "[[gardens of Adonis|അഡോണിസിന്റെ പൂന്തോട്ടങ്ങൾ]]" നട്ടു. "ആഴമില്ലാത്ത മണ്ണിൽ നട്ടുപിടിപ്പിച്ച വിത്തുകളിൽ നിന്ന് ഉണ്ടായ സസ്യങ്ങളും പാത്രങ്ങളിൽ വളർത്തുന്ന വാർഷികസസ്യങ്ങൾ, അത് വേഗത്തിൽ വളർന്നു വേഗത്തിൽ ഉണങ്ങിപ്പോയി"<ref>Rose, ''A Handbook to Greek Mythology'', p. 101.</ref> ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം ചുരുക്കുന്നു.<ref name="Salapata-p35" /> ഉത്സവത്തോടനുബന്ധിച്ച, രാത്രിയാത്ര, പലപ്പോഴും അവധിദിനങ്ങളുടെ ഔദ്യോഗിക കലണ്ടറിന്റെ ഭാഗമായിരുന്നില്ല, കൂടാതെ ഒരു സ്വകാര്യ ആചാരമെന്ന നിലയിൽ റോസാലിയയ്ക്ക് ഒരു നിശ്ചിത തീയതി ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.<ref>Salapata, "Τριφίλητος Ἄδωνις," p. 34.</ref> ആഘോഷം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരുന്നുവെങ്കിലും, ഇതിന് സാധാരണയായി രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു. അഫ്രോഡൈറ്റും അഡോണിസും തമ്മിലുള്ള പ്രണയത്തിന്റെ ആഘോഷത്തിൽ വിവാഹ വിരുന്നു പോലുള്ള സന്തോഷകരമായ ആനന്ദം, അഡോണിസിന്റെ മരണത്തിൽ അനുഷ്ഠാനപരമായ വിലാപം. വിരുന്നിനുള്ള അലങ്കാരങ്ങളും ആചാരപരമായ വേഷഭുഷണങ്ങൾ, തളികയിലെ പൂന്തോട്ടങ്ങൾ ഉൾപ്പെടെയുള്ളവ, ശവസംസ്കാരത്തിനായി രൂപാന്തരപ്പെട്ടു അല്ലെങ്കിൽ വഴിപാടുകളായി കരുതി നശിപ്പിച്ചു. മാല ചാർത്തിയ കട്ടിൽ ശവമഞ്ചമായി മാറി. ([[Ancient Greek funeral and burial practices|പ്രോതെസിസ്]]) '.<ref>Salapata, "Τριφίλητος Ἄδωνις," pp. 35–36.</ref> ദമ്പതികളെന്ന നിലയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും പ്രതിരൂപം ഗ്രീക്ക് കലയിൽ ഡയോനിഷ്യസ്, അരിയാഡ്നെ എന്നിവരിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. <ref>Salapata, "Τριφίλητος Ἄδωνις," p. 36.</ref> പ്രണയത്തിന്റെ ആഡംബരവും ആനന്ദവും ആസ്വദിക്കുന്ന ദമ്പതികളുടെ ഗ്രീക്ക് ചിത്രീകരണത്തിന് വിപരീതമായി, റോമൻ ചിത്രങ്ങളും സാർക്കോഫാഗിയും നഷ്ടപ്പെടുന്ന നിമിഷത്തിൽ എല്ലായ്പ്പോഴും അവരുടെ പ്രണയത്തെ രൂപപ്പെടുത്തുന്നു. അഫ്രോഡൈറ്റിന്റെ കൈകളിലെ അഡോണിസിന്റെ മരണം [[Resurrection|പുനരുത്ഥാനത്തെ]] ചോദ്യം ചെയ്യുന്നു. <ref>Salapata, "Τριφίλητος Ἄδωνις," pp. 38 and 48 (note 138).</ref> ഇന്നത്തെ [[ജോർദാൻ|ജോർദാനിലെ]] [[Arabia Petraea|അറേബ്യ പ്രവിശ്യ]]യിലെ ഒരു സാമ്രാജ്യ നഗരമായ [[Madaba|മഡബയിൽ]], പൗരാണികസങ്കൽപ്പമുളള മൊസൈക്കുകളുടെ ഒരു പരമ്പരയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും സിംഹാസനാരോഹണമുണ്ട്. അതിൽ ആറ് ഈറോട്ടുകളും മൂന്ന് [[Charites|ചാരിറ്റികളും]] ("ഗ്രേസെസ്") പങ്കെടുക്കുന്നു. അവയ്ക്ക് സമീപമുള്ള ഒരു കൊട്ടയിൽ മറിഞ്ഞു കിടക്കുന്ന റോസാപ്പൂക്കൾ റോസാലിയയെ സൂചിപ്പിക്കുന്നതായി കാണാം.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> പുരാതന കാലഘട്ടത്തിൽ, ഒരു റൊസാലിയയെക്കുറിച്ച് സജ്ജമാക്കിയ സാഹിത്യകൃതികൾ യഥാർത്ഥ സന്ദർഭത്തിൽ ആസൂത്രണം ചെയ്തതാണെങ്കിലും അല്ലെങ്കിൽ ഈ സന്ദർഭത്തെ ഒരു സാങ്കൽപ്പിക ക്രമീകരണമായി മാത്രം ഉപയോഗിച്ചാലും "" അഡോണിസിനുവേണ്ടിയുള്ള വിലാപം "ഒരു പ്രമേയമായി എടുത്തിരുന്നു.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223; David Westberg, "The Rite of Spring: Erotic Celebration in the ''Dialexis'' and ''Ethiopoiiai'' of Procopius of Gaza," in ''Plotting With Eros: Essays on the Poetics of Love and the Erotics of Reading'' (Museum Tusculanum Press, 2009), p. 189.</ref> റോമൻ ഉത്സവത്തിനായുള്ള റോസാലിയയുടെ പങ്കിട്ട ഭാഷയും അഡോണിയയിലെ പുഷ്‌പത്തിന്റെ നിരീക്ഷണവും സമാനമോ താരതമ്യപ്പെടുത്താവുന്നതോ ആയ പ്രവർത്തനങ്ങളെ സൂചിപ്പിക്കാം, മാത്രമല്ല നേരിട്ടുള്ള ഏകീകരണവും ഇതിന് ആവശ്യമില്ല.<ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189.</ref> == ആറ്റിസിന്റെ വയലറ്റുകൾ == [[File:Statue of a reclining Attis at the Shrine of Attis 1.jpg|thumb|upright=1.3| ചാരിയിരിക്കുന്ന [[radiate crown|റേഡിയേറ്റ് കിരീട]]ത്തോടുകൂടിയ ആറ്റിസിന്റെ ഇടത് കൈയിൽ [[shepherd's crook|ഇടയന്റെ വക്രത്തെയും]] (കേടായ) വലതു കൈയിൽ മാതളനാരങ്ങയും പൈൻ കോണുകളും ഗോതമ്പും പിടിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ ഭാഗിക നഗ്നത കാണിക്കുന്നത് അയാൾ പൂർണ്ണമായ വൃഷ്‌ണച്ഛേദത്തിന് വിധേയനായിരുന്നുവെന്നും അദ്ദേഹം ചാരിയിരിക്കുന്ന താടിയുള്ള തല മിക്കവാറും സാംഗാരിയസ് നദി ദേവനാണ് <ref>Maria Grazia Lancellotti, ''Attis, Between Myth and History: King, Priest, and God'' (Brill, 2002), p.116.</ref> അല്ലെങ്കിൽ ഗാലസ്<ref>Jaime Alvar, ''Romanising Oriental Gods: Myth, Salvation and Ethics in the Cults of Cybele, Isis and Mithras,'' translated by Richard Gordon (Brill, 2008), p. 38.</ref>([[Ostia Antica|ഓസ്റ്റിയയിൽ]] നിന്ന്, എ ഡി രണ്ടാം നൂറ്റാണ്ട്)]] [[Claudius|ക്ലോഡിയസിന്റെ]] ഭരണം മുതൽ [[Antoninus Pius|അന്റോണിനസ് പയസ്]] വരെ മാർച്ചിലെ ഒരു "വിശുദ്ധ വാരം" മാഗ്ന മേറ്ററിന്റെയും ആറ്റിസിന്റെയും ചടങ്ങുകൾക്കായി വികസിപ്പിച്ചെടുത്തു ("ഗ്രേറ്റ് മദർ", മേറ്റർ ഡ്യൂം എന്നും അറിയപ്പെടുന്നു, "ദൈവങ്ങളുടെ മാതാവ്" അല്ലെങ്കിൽ [[Cybele|സൈബലെ]]).<ref>Lancellotti, ''Attis'', p. 81; [[Bertrand Lançon]], ''Rome in Late Antiquity'' (Routledge, 2001), p. 91; Philippe Borgeaud, ''Mother of the Gods: From Cybele to the Virgin Mary'', translated by Lysa Hochroth (Johns Hopkins University Press, 2004), pp. 51, 90, 123, 164. Scholars are divided as to whether the full program of observances was put in place under Claudius, or gradually expanded until the time of Antoninus Pius: Gary Forsythe, ''Time in Roman Religion: One Thousand Years of Religious History'' (Routledge, 2012), p. 88; Alvar, ''Romanising Oriental Gods,'' p. 286.</ref> മാർച്ച് 15 ന് നടന്ന ഒരു പ്രാഥമിക ഉത്സവത്തിൽ, ഫ്രിജിയൻ നദിയുടെ ഞാങ്ങണകൾക്കിടയിൽ ആറ്റിസിന്റെ ശിശുക്കളെ ഇടയന്മാരോ സൈബേലോ കണ്ടെത്തിയതായി അടയാളപ്പെടുത്തി. തുടർച്ചയായ ചടങ്ങുകൾ മാർച്ച് 22 ന് ആർബർ ഇൻട്രാട്ട് ("ദി ട്രീ എൻട്രസ്") ഉപയോഗിച്ച് പുനരാരംഭിക്കുകയും മാർച്ച് 27 അല്ലെങ്കിൽ 28 വരെ നീണ്ടുനിൽക്കുകയും ചെയ്തു. ആർബർ ഇൻട്രാറ്റിന്റെ ദിവസത്തിൽ, കോളേജ് ഓഫ് ഡെൻഡ്രോഫോറസ് ("ട്രീ-ചുമക്കുന്നവർ") ഒരു പൈൻ മരം കൊണ്ടുപോയി ആറ്റിസിന്റെ ഒരു പ്രതിമ ഉണ്ടാക്കി "ദൈവത്തെപ്പോലെ കമ്പിളി തലപ്പാവു കൊണ്ട് പൊതിഞ്ഞ് വയലറ്റ് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. <ref>[[Francisco Rodríguez Adrados|Francisco R. Adrados]], ''Festival, Comedy and Tragedy: The Greek Origins of Theatre,'' translated by Christopher Holme (Brill, 1975, originally published 1972 in Spanish), p. 395.</ref> [[Lucretius|ലുക്രേഷ്യസ്]] (ബിസി ഒന്നാം നൂറ്റാണ്ട്) ഏപ്രിലിൽ ആഘോഷിക്കുന്ന [[Megalensia|മെഗാലെൻസിയയിലെ]] മാഗ്ന മെറ്ററിന്റെ ഉല്ലാസയാത്രയിൽ റോസാപ്പൂക്കളെയും പേരിടാത്ത മറ്റ് പുഷ്പങ്ങളെയും കുറിച്ച് പരാമർശിക്കുന്നു. <ref>Lucretius, ''De rerum natura'' 2.627–628.; Hooey, "Rosaliae signorum," p. 27.</ref> ആറ്റിസ് പുരാണത്തിലെ അക്രമത്തിൽ നിന്ന് വയലറ്റ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വ്യക്തവും സങ്കീർണ്ണവുമായ വിവരണം<ref>Alvar, ''Romanising Oriental Gods,'' p. 65; Gasparao, ''Soteriology,'' p. 41.</ref> നൽകിയിരിക്കുന്നത് [[Christian apologist|ക്രിസ്ത്യൻ അപ്പോളജിസ്റ്റ്]] [[Arnobius|അർനോബിയസ്]] (മരണം: 330),ആണ്. <ref>Arnobius of Sicca, ''Adversus Nationes'' 6–7, drawing on sources he identifies as "Timotheus, a man not disreputable in matters of theology," and "Valerius the [[College of Pontiffs|pontifex]]", possibly [[Marcus Valerius Messalla Rufus|Marcus Valerius Messala]], the consul of 53 BC and author of a treatise identifying [[Aion (deity)|Aion]] with [[Janus]] on the etymological basis of ''Ia'', the name "Violet" in the story of Attis. Summary based on that of Lancelotti, ''Attis'', pp. 3–5; Alvar, ''Romanising Oriental Gods,'' pp. 65–67; and Giulia Sfameni Gasparro (combining the versions of Arnobius and Pausanias), ''Soteriology and Mystic Aspects in the Cult of Cybele and Attis'' (Brill, 1985), pp. 38–41.</ref> റോമൻ സാമ്രാജ്യത്വ കാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ അദ്ദേഹത്തിന്റെ പതിപ്പ് മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 64.</ref> ഫ്രിഗിയയിലെ അഗ്ഡസ് എന്ന പാറയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്, അതിൽ നിന്ന് പ്രളയത്തിനുശേഷം ലോകത്തെ വീണ്ടും ജനകീയമാക്കുന്നതിനായി [[Pyrrha|പിർഹയും]] [[Deucalion|ഡീകാലിയനും]] ചേർന്ന് കല്ലുകൾ മനുഷ്യരായി രൂപാന്തരപ്പെടുത്തി. ദേവന്മാരുടെ മഹതിയായ അമ്മ അവിടെ പതിവായി വിശ്രമിച്ചു. അവിടെ അവളെ കാമഭ്രാന്തനായ [[Jupiter (mythology)|ജൂപ്പിറ്റർ]] ആക്രമിച്ചു. തന്റെ ലക്ഷ്യം നേടാൻ കഴിയാതെ, ദേവന്മാരുടെ രാജാവ് പാറയിൽ സ്വയംഭോഗം ചെയ്തുകൊണ്ട് സ്വയം ഒഴിവായി.<ref>Alvar, ''Romanising Oriental Gods,'' p. 65.</ref>അതിൽ നിന്ന് അക്രമാസക്തനും അതിശക്തനുമായ [[Sex-androgyny in mythology|ഹെർമാഫ്രോഡിറ്റിക് ദേവത]]യായ അക്ഡെസ്റ്റിസ് അല്ലെങ്കിൽ [[Agdistis|അഗ്ഡിസ്റ്റിസ്]] ജനിച്ചു. ചർച്ചകൾക്ക് ശേഷം, ഡയോനിഷ്യസുമായി തിരിച്ചറിഞ്ഞ ദേവന്മാർ ഈ അതിശക്തനായ അഗ്ഡിസ്റ്റിസിനെ പരിചരണത്തിനായി (ക്യൂറ) റോമൻ ദേവനായ [[Liber|ലിബറിന്]] നൽകുന്നു. ക്യൂറ എന്നാൽ "പരിചരണം, ഉത്കണ്ഠ, ചികിത്സ, മേൽനോട്ടം" എന്നാണ്. വീഞ്ഞിന്റെ ദേവനായ ലിബർ അഗ്ഡിസ്റ്റിസിന്റെ പ്രിയപ്പെട്ട നീരുറവയുടെ ([[Fontus|ഫോണ്ടസ്]]) ജലത്തെ ശുദ്ധമായ വീഞ്ഞ് ആക്കി മാറ്റുന്നു. നിവൃത്തിയില്ലായ്‌മയാൽ ദാഹിക്കുന്ന അഗ്ഡിസ്റ്റിസിനെ വീഞ്ഞ് കുടിക്കാൻ പ്രേരിപ്പിക്കുന്നു. സിരകൾ വീഞ്ഞ് വലിച്ചെടുക്കുന്നതിലൂടെ മയങ്ങാൻ തുടങ്ങുന്നു. മുടിയിൽ നിന്ന് നെയ്ത ഒരു കുടുക്കിലകപ്പെട്ട അഗ്ഡിസ്റ്റിസിനെ താൽക്കാലികമായി സ്വതന്ത്രമാക്കാനുള്ള സ്വയം നടത്തിയ പോരാട്ടത്തിൽ ജനനേന്ദ്രിയളെ മുറിച്ച് സ്വയം വൃഷ്‌ണച്ഛേദത്തിന് കാരണമാകുന്നു. ഇംപീരിയൽ കാലഘട്ടത്തിലെ മെഡിക്കൽ, ക്രിസ്ത്യൻ രചനകളിലെ ഒരു യൂഫെമിസം അനുസരിച്ച് രക്തനീരുറവയിൽ നിന്നുണ്ടായ ഒരു മാതളനാരകമരം, അതിന്റെ ഫലം വളരെ ആകർഷകമാണ്, നദിദേവനായ [[Sangarius (mythology)|സംഗാരിയസിന്റെ]] മകളായ [[Nana (Greek mythology)|നാന]], സിനു റിപോണിറ്റിൽ, ഈ ഫലം "യോനിയിൽ സ്ഥാപിച്ചിരിക്കുന്നു." <ref>J.N. Adams, entry on ''sinus (muliebris)'', ''The Latin Sexual Vocabulary'' (Johns Hopkins University Press, 1982), pp. 90–91. In Pausanias, the impregnating edible is an almond, with the almond tree playing a role later in the version of Arnobius; Gasparro, ''Soteriology,'' p. 38.</ref> പിതാവിനെ പ്രകോപിപ്പിച്ച് നാന ഗർഭിണിയാകുന്നു. പിതാവ് അവളെ കേടായ സാധനങ്ങളുടെയിടയിൽ പൂട്ടിയിട്ട് പട്ടിണിക്കിടുന്നു. ദൈവങ്ങളുടെ മാതാവ് നൽകുന്ന പഴങ്ങളും മറ്റ് സസ്യാഹാരങ്ങളും അവളെ ജീവനോടെ നിലനിർത്തുന്നു. ശിശു ജനിക്കുമ്പോൾ, അതിനെ ഉപേക്ഷിക്കാൻ സംഗാരിയസ് ഉത്തരവിടുന്നു. പക്ഷേ ഒരു ആട്ടിടയൻ കുട്ടിയെ കണ്ടെത്തി വളർത്തുന്നു. ഈ കുട്ടി ആറ്റിസ് ആണ്. [[File:Godward Ionian Dancing Girl 1902.jpg|thumb|upright|left|[[John William Godward|ജോൺ വില്യം ഗോഡ്‌വാർഡ്]] ചിത്രീകരിച്ച [[Ionians|അയോണിയൻ]] ഡാൻസിംഗ് ഗേൾ. വയലറ്റ് പുഷ്പചക്രവും കുങ്കുമപ്പൂവിന്റെ നിറമുള്ള വസ്ത്രവും ധരിച്ച മറ്റൊരു ചിത്രത്തിന്റെ ('[[:Commons:File:With Violets Wreathed 1902.jpg|With Violets Wreathed and Robe of Saffron Hue]]) രൂപസാദൃശ്യമുള്ള [[Victorian painting|വിക്ടോറിയൻ കാലഘട്ടത്തിലെ]] പൗരാണിക സാഹിത്യചിത്രം''' <ref>Vern G. Swanson, ''John William Godward: The Eclipse of Classicism'' (Antique Collectors Club Limited, 1997), p. 65; Rosemary J. Barrow, ''The Use of Classical Art and Literature by Victorian Painters, 1860-1912: Creating Continuity With the Traditions of High Art'' (Mellen Research University Press, 2007), p. 39.</ref>]] അസാധാരണമായ സൗന്ദര്യമുള്ള ആറ്റിസ് ദൈവങ്ങളുടെ അമ്മയും അദ്ദേഹത്തിന്റെ നിരന്തരമായ കൂട്ടാളിയായ അഗ്ഡിസ്റ്റിസും ഏറ്റവും ഇഷ്ടപ്പെടുന്നു. വീഞ്ഞിന്റെ സ്വാധീനത്തിൽ, ആറ്റിസ് ഒരു വേട്ടക്കാരനെന്ന നിലയിൽ തന്റെ നേട്ടങ്ങൾ ദൈവിക പ്രീതി മൂലമാണെന്ന് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സങ്കേതത്തിൽ വീഞ്ഞ് മതപരമായി നിരോധിച്ചിരിക്കുന്നതിന്റെ (നെഫാസ്) കാരണം വിശദീകരിക്കുന്നു. വീഞ്ഞുമായി പ്രവേശിക്കുന്നവർക്ക് ഒരു മലിനീകരണമായി കണക്കാക്കുന്നു. അപലപനീയവും സാമൂഹികമായി പാർശ്വവൽക്കരിക്കുന്നതിന്റെയും ഭാഗമായി ആഗ്ഡിസ്റ്റിസുമായുള്ള ആറ്റിസിന്റെ ബന്ധത്തെ ഇൻഫാമിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടിയെ (പ്യൂവർ) വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫ്രിജിയൻ രാജാവായ [[Midas|മിഡാസ്]], മകളുമായി ഒരു വിവാഹം സംഘടിപ്പിക്കുകയും നഗരം പൂട്ടിയിടുകയും ചെയ്യുന്നു. എന്നിരുന്നാലും, മേറ്റർ ഡ്യൂമിന് ആറ്റിസിന്റെ വിധി (ഫാറ്റം) അറിയാം. വിവാഹബന്ധം ഒഴിവാക്കിയാൽ മാത്രമേ അയാളെ ദ്രോഹത്തിൽ നിന്ന് സംരക്ഷിക്കുകയുള്ളൂ. ദേവന്മാരുടെ അമ്മയും അഗ്ഡിസ്റ്റിസും വിവാഹചടങ്ങിനെ തകർക്കുന്നു. ഒപ്പം അഗ്ഡിസ്റ്റിസ് അതിഥികൾക്കിടയിൽ പരിഭ്രമവും ഭ്രാന്തും പരത്തുന്നു. ക്രൈസ്തവ സ്രോതസ്സിലെ വിഷമകരമായ ഒരു ഭാഗത്തിൽ മാത്രം കാണപ്പെടുന്ന വിശദാംശങ്ങളിൽ<ref>Gasparro, ''Soteriology,'' pp. 39–40, characterizing the detail as "a [[Christian polemic|polemical]] emphasis".</ref> [[Galli|ഗാലസ്]] എന്ന പുരോഹിതന്റെ വെപ്പാട്ടിയുടെ മകളുടെ മുലകൾ മുറിച്ചുമാറ്റി ഒരു കുടിയനെപ്പോലെ ആക്രോശിച്ച ആറ്റിസ് സ്വയം ഒരു പൈൻ മരത്തിന്റെ ചുവട്ടിൽ എത്തുകയും അഗ്ഡിസ്റ്റിസിന് ഒരു വഴിപാടായി ജനനേന്ദ്രിയം മുറിക്കുകയും ചെയ്യുന്നു. അവൻ രക്തം വാർന്നു ആറ്റിസ് മരിക്കുകയും രക്തപ്രവാഹത്തിൽ നിന്ന് വയലറ്റ് പുഷ്പം ജനിക്കുന്നു. ദൈവങ്ങളുടെ മാതാവ് ജനനേന്ദ്രിയങ്ങളെ "മരിച്ചവരുടെ വസ്ത്രത്തിൽ" പൊതിഞ്ഞ് ഭൂമിയിൽ മൂടുകയും ജന്തുക്കളുടെ [[വൃഷണസഞ്ചി|വൃഷണസഞ്ചിയുടെ]] യാഗോചിതമായ ചികിത്സയെക്കുറിച്ചുള്ള അനുഷ്ഠാനത്തിൽ സാക്ഷ്യപ്പെടുത്തിയ പുരാണത്തിന്റെ ഒരുഭാഗം ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 275.</ref>വയലറ്റ് (ഗ്രീക്ക് Ia) എന്ന് പേരിട്ടിരിക്കുന്ന വധു ആറ്റിസിന്റെ നെഞ്ചിനെ കമ്പിളി കെട്ടുകളാൽ മൂടുന്നു. അഗ്ഡിസ്റ്റിസിനുവേണ്ടി വിലപിച്ച ശേഷം ആത്മഹത്യചെയ്യുന്നു. മരിക്കുമ്പോഴുള്ള അവളുടെ രക്തം പർപ്പിൾ വയലറ്റുകളായി മാറുന്നു. ദൈവത്തിന്റെ അമ്മയുടെ കണ്ണുനീർ ഒരു ബദാം മരമായി മാറുന്നു. ഇത് മരണത്തിന്റെ കയ്പ്പിനെ സൂചിപ്പിക്കുന്നു. തുടർന്ന് അവൾ പൈൻ മരത്തെ തന്റെ പവിത്രമായ ഗുഹയിലേക്ക് കൊണ്ടുപോകുന്നു. അഗ്ഡിസ്റ്റിസ് അവളുമായി വിലാപത്തിൽ പങ്കുചേരുന്നു. ആറ്റിസിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ജുപ്പിറ്റർ ദേവനോട് അപേക്ഷിക്കുന്നു. ഇത് അദ്ദേഹത്തിന് അനുവദിക്കാൻ കഴിയുന്നില്ല. എന്നാൽ വിധി ശരീരം ഒരിക്കലും ക്ഷയിക്കാതിരിക്കാനും, മുടി വളരാൻ തുടരാനും, [[ചെറിയ വിരൽ|ചെറുവിരലിനു]] ജീവിക്കാനും നിരന്തരമായ ചലനങ്ങളിൽ തരംഗമാകാനും അനുവദിക്കുന്നു. ആറ്റിസിന്റെ ബഹുമാനാർത്ഥം നടത്തിയ ആചാരങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് മിഥ്യയുടെ വശങ്ങൾ പ്രത്യേകിച്ചും ഡയോനിഷ്യൻ ആരാധനയുമായുള്ള പോരാട്ടവും വിഭജനവും പുനർനിർമ്മിക്കുന്നുവെന്ന് അർനോബിയസ് വ്യക്തമായി പറയുന്നു. ഇവയിൽ ഭൂരിഭാഗവും വികസിച്ചത് സാമ്രാജ്യത്വ കാലഘട്ടത്തിൽ മാത്രമാണ്. <ref>Lancellotti, ''Attis,'' pp. 89–90, 138ff. ''et passim''; Jan N. Bremmer, ''Greek Religion and Culture, the Bible, and the Near East'' (Brill, 2008), pp. 294–296, 298.</ref> മാർച്ച് 22-ന് ആർബർ ഇൻട്രാറ്റിനായി, ഡെൻഡ്രോഫോറുകൾ ആറ്റിസിന്റെ വയലറ്റ് പുഷ്പചക്ര മരത്തെ മാഗ്ന മേറ്ററിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മരിക്കുന്ന വയലയെന്ന നിലയിൽ, പാരന്റാലിയയ്‌ക്കായി ശവക്കുഴികളിലേക്ക് വയലറ്റുകൾ വിതറിയത് ആർബർ ഇൻട്രാറ്റിന്റെ ദിവസം ഓർമ്മിപ്പിച്ചു. <ref>Ovid, ''Fasti'' 2.537–540; Lancellotti, ''Attis,'' pp. 90–91; Gasparro, ''Soteriology,'' p. 42. Lancellotti emphasizes the non-cyclical permanence of Attis's death (p. 138) marked by rituals that recall funeral cult.</ref> അടുത്ത ദിവസം ഡെൻഡ്രോഫോറുകൾ [[Korybantes|കോറിബാന്റുകളെ]] പ്രതിനിധീകരിക്കുന്ന ഗൗരവമേറിയ സംഗീതവും, സായുധ നൃത്തങ്ങൾ അവതരിപ്പിച്ച യുവാക്കളും പുരാണങ്ങളിലെ ശിശുദേവന്മാരുടെ സംരക്ഷകരായി സേവനമനുഷ്ഠിച്ചു. <ref>Michele Renee Salzman, ''On Roman Time: The Codex Calendar of 354 and the Rhythms of Urban Life in Late Antiquity'' (University of California Press, 1990), pp. 166–167.</ref> മാർച്ച് 24 ന് നടന്ന ഡൈസ് സാങ്കുനിസിനായി ("രക്ത ദിനം"), ഭക്തർ വിലാപത്തിന്റെ ഉന്മാദത്തിൽ മുഴുകി, മരിച്ചവരുടെ "പോഷണം" എന്ന് പ്രാർത്ഥിച്ച് പ്രതിമയിൽ രക്തം വിതറി. ഗല്ലി സൈബലിന്റെ ഷണ്ഡനായ പുരോഹിതനാകുന്നതിനുള്ള പ്രാഥമികമെന്ന നിലയിൽ ചില അനുയായികൾ ഈ ദിവസം സ്വയം ഷണ്‌ഡനായതായിരിക്കാം. തുടർന്നുള്ള വിശുദ്ധരാത്രിയ്ക്കായി ആറ്റിസിനെ അദ്ദേഹത്തിന്റെ "ശവകുടീരത്തിൽ" സ്ഥാപിച്ചു.<ref>Salzman, ''On Roman Time,'' p. 167; Lancellotti, ''Attis'', pp. 82 and 90.</ref> [[Sallustius|സല്ലുസ്റ്റിയസിന്റെ]] അഭിപ്രായത്തിൽ, മരം മുറിക്കുന്നത് ഉപവാസത്തോടൊപ്പമായിരുന്നു. മരം വെട്ടിയതിനുശേഷം "തലമുറയുടെ കൂടുതൽ പുരോഗതിക്കുവേണ്ടി പുനർജന്മത്തിനായി പാൽ കുടിക്കുന്നു. അതിനുശേഷം പുതിയ ഉയർച്ചയ്ക്കുവേണ്ടി ദേവന്മാർക്ക് സന്തോഷത്തോടുകൂടി മാലകളും അർപ്പിക്കുന്നു. <ref>Sallustius, ''Peri Theōn'' 4.10, as cited by Alvar, ''Romanising Oriental Gods,'' p. 277.</ref>[[Julian calendar|ജൂലിയൻ കലണ്ടറിലെ]] [[മഹാവിഷുവം]] മാർച്ച് 25 ന് ആറ്റിസിന്റെ ഏതെങ്കിലും അർത്ഥത്തിൽ" പുനർജന്മം "അല്ലെങ്കിൽ നവീകരണവുമായി സന്തോഷത്തോടുകൂടി ([[Hilaria|ഹിലാരിയ]]) മാലകളും അർപ്പിക്കുന്നു. <ref>Macrobius, ''Saturnalia'' 1.21.10; Forsythe, ''Time in Roman Religion,'' p. 88.</ref> ചില ആദ്യകാല ക്രൈസ്തവ സ്രോതസ്സുകൾ ഈ ദിവസത്തെ [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്|യേശുവിന്റെ പുനരുത്ഥാനവുമായി]] ബന്ധപ്പെടുത്തുന്നു. <ref>[[Tertullian]], ''Adversus Iudaeos'' 8; [[Lactantius]], ''De Mortibus Persecutorum'' 2.1; Forsythe, ''Time in Roman Religion,'' p. 88; Salzman, ''On Roman Time,'' p. 168.</ref> [[ഡമാസിയൂസ്|ഡമാസ്കിയസ്]] അതിനെ "[[ഹേഡിസ്|ഹേഡിസിൽ]] നിന്നുള്ള വിമോചനമായി" കണ്ടു.<ref>Damascius, ''Vita Isidori excerpta a Photio Bibl. (Cod. 242),'' edition of R. Henry (Paris, 1971), p. 131; Salzman, ''On Roman Time,'' p. 168.</ref> ഒരു ദിവസത്തെ വിശ്രമത്തിനുശേഷം (റിക്വീഷ്യോ), മാഗ്ന മെറ്ററിന്റെ ആചാരപരമായ ശുദ്ധീകരണം (ലാവറ്റിയോ) മാർച്ച് 27 ന് നടത്തി. <ref>Alvar, ''Romanising Oriental Gods,'' pp. 277, 286–287. The ''Lavatio'' is mentioned by Ovid in the Augustan period, and other literary references indicate it was "well established" by the [[Flavian dynasty|Flavian period]]; Forsythe, ''Time in Roman Religion,'' p. 89.</ref>മാർച്ച് 28 [[Vatican Hill|വത്തിക്കാനത്തിലെ]] മാഗ്ന മെറ്ററിന്റേയും ആറ്റിസിന്റേയും [[Greco-Roman mysteries|രഹസ്യങ്ങളിലേയ്ക്ക്]] മതപ്രവേശം ചെയ്യുന്ന ഒരു ദിനമായിരിക്കാം.<ref>Specifically at the [[Gaianum]], near the Phrygianum sanctuary associated with Cybele; Salzman, ''On Roman Time,'' pp. 165, 167. Lawrence Richardson, ''A New Topographical Dictionary of Ancient Rome'' (Johns Hopkins University Press, 1992), p. 180, suggests that ''Initium Caiani'' might instead refer to the "entry of Gaius" ([[Caligula]]) into Rome on March 28, 37 AD, when he was acclaimed as ''[[princeps]]''. The Gaianum was a track used by Caligula for chariot exercises. Salzman (p. 169) sees the Gaianum as a site alternative to the Phrygianum, access to which would have been obstructed in the 4th century by the construction of [[Old St. Peter's Basilica|St. Peter's]].</ref> "മരിക്കുകയും പുനർജീവിക്കുന്നതുമായ സസ്യദേവൻ" എന്ന കർക്കശമായ രൂപരേഖയിൽ ആറ്റിസിനെ കാണാൻ പണ്ഡിതന്മാർക്ക് താൽപ്പര്യമില്ലെങ്കിലും, അദ്ദേഹത്തിന്റെ ആചാരങ്ങളുടെ ശവസംസ്കാര സ്വഭാവത്തിന് സസ്യചക്രം അവിഭാജ്യമാണ്. <ref>Gasparro, ''Soteriology,'' pp. 44–45; H.S. Versnel, ''Inconsistencies in Greek and Roman Religion: Transition and Reversal in Myth and Ritual'' (Brill, 1993, 1994), vol. 2, p. 154.</ref> റോമൻ കാലഘട്ടത്തിൽ പൈൻ ട്രീ, പൈൻ കോണുകൾ അവയുടെ ആരാധന പ്രാധാന്യത്തിനായി ആറ്റിസിന്റെ പ്രതിരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. <ref>Bremmer, ''Greek Religion and Culture,'' pp. 279 and 288, suggesting also that the tree of the Romans was not entirely an innovation, but a survival or translation of the decorated tree, perhaps an almond, that was part of the [[Hittite religion|Hittite]] new year festival in the spring.</ref> ഒന്നോ രണ്ടോ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഥൻസിൽ നിന്നുള്ള ആറ്റിസിന്റെ പ്രതിമയിൽ [[മാതളനാരങ്ങ]], പൈൻ കോണുകൾ, വയലറ്റുകളുടെ ഒരു പൂച്ചെണ്ട്‌ എന്നിവ അടങ്ങിയ ഒരു കൊട്ടയുണ്ട്.<ref>Gasparro, ''Soteriology,'' p. 48.</ref> == വസന്തകാല ഉത്സവങ്ങളിലെ സസ്യങ്ങൾ == റോസാലിയകൾ ഉൾപ്പെടുന്ന പഴയ വസന്തകാല ഉത്സവങ്ങളുമായുള്ള ബന്ധം റോസാലിയയെ പ്രചരിപ്പിക്കാനും ജനപ്രിയമാക്കാനും സഹായിച്ചു. കൂടാതെ സ്വകാര്യപരമായ മരിക്കുന്ന വയല അല്ലെങ്കിൽ റോമാക്കാരുടെ വയലാരിസ് അർബർ ഇൻട്രാറ്റ് ചടങ്ങുകളുടെ പൊതു പ്രാധാന്യം വർദ്ധിപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 27.</ref> ആറ്റിസും അഡോണിസും തമ്മിലുള്ള ആശയപരമായ ബന്ധം പ്രധാനമായും പിൽക്കാല സാമ്രാജ്യത്വ കാലഘട്ടത്തിലാണ് വികസിപ്പിച്ചെടുത്തത്. <ref>Bremmer, ''Greek Religion and Culture,'' p. 270, emphasizing the disparities between the early cult of Attis and developments in [[Late Antiquity]] (p. 268).</ref> [[നവപ്ലേറ്റോണിസം|നവപ്ലേറ്റോണിസത്തിലെ]] തത്ത്വചിന്തകനായ [[പോർഫിറി|പോർഫിറി]] (എ.ഡി. 305 എ.ഡി) അഡോണിസിനെയും ആറ്റിസിനെയും "ഭൂമിയുടെ ഫലങ്ങളായി" കണ്ടു. [[File:The Awakening of Adonis - John William Waterhouse (1899).jpg|thumb|''[[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച അവേയർനെസ് ഓഫ് അഡോണിസ് (1900) ]] <blockquote>''Attis is the symbol of the blossoms which appear early in the spring, and fall off before the complete fertilization; whence they further attributed castration to him, from the fruits not having attained to seminal perfection: but Adonis was the symbol of the cutting of the perfect fruits.''<ref>As recorded by the Christian apologist [[Eusebius]], ''[[Praeparatio evangelica]]'' 3.11.12 and 15, and 3.13.14, translated by E.H. Gifford (1903), as cited by Gasparro, ''Soteriology,'' p. 46. In a commentary on Ovid, and citing Porphyry and Eusebius, the 15th-century [[Italian humanist]] [[Paolo Marsi|Paulus Marsus]] noted that "Atys castrated means nothing other than the flower that falls before the fruit"; Rebecca Zorach, ''Blood, Milk, Ink, Gold: Abundance and Excess in the French Renaissance'' (University of Chicago Press, 2005), p. 72.</ref></blockquote> പോർഫിറി, ആറ്റിസ്, അഡോണിസ്, കോറെ (പെർസെഫോൺ "മെയ്ഡൻ", "വരണ്ട" അല്ലെങ്കിൽ ധാന്യവിളകളെ സ്വാധീനിക്കുന്നു), ഡയോനിസസ് (മൃദുവായതും [[അണ്ടി (ഫലം)|ഷെൽ പഴങ്ങളും]] സ്വാധീനിക്കുന്നവർ) എന്നിവരെ "സെമിനൽ നിയമത്തിന്റെ" ദേവതകളായി ബന്ധിപ്പിച്ചു:<blockquote>''For Korē was carried off by [[Pluto (mythology)#Plouton Helios|Pluto]], that is, the sun going down beneath the earth at seed-time; but Dionysus begins to sprout according to the conditions of the power which, while young, is hidden beneath the earth, yet produces fine fruits, and is an ally of the power in the blossom symbolized by Attis, and of the cutting of the ripened corn symbolized by Adonis.''</blockquote> [[Pluto (mythology)|പ്ലൂട്ടോയുടെ]] മണവാട്ടിയായി പെർസെഫോൺ തട്ടിക്കൊണ്ടുപോയ പുൽമേടുകൾ നിറഞ്ഞ പുഷ്പ ഇനങ്ങളിൽ റോസാപ്പൂക്കളും വയലറ്റുകളും ഉൾപ്പെടുന്നു. <ref>Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'', p. 316, citing the ''[[Homeric Hymn to Demeter]],'' one of the earliest treatments of the myth. Ovid places Proserpina among violets and lilies at ''[[Metamorphoses]]'' 5.332, and dwells on the abundance and variety of flowers—with the rose the favored choice of the attendant [[Nymph|nymphs]]—in his treatment of the same myth for the month of April at ''Fasti'' 4.429–442. Claudian, ''De raptu Proserpina'' 2.92–93, lists roses, hyacinths and violets.</ref> താരതമ്യ പുരാണശാസ്ത്രജ്ഞനായ മിർസിയ എലിയേഡ്, സസ്യജാലങ്ങൾക്കും മനുഷ്യന്റെ നിലനിൽപ്പിനുമിടയിലുള്ള ഒരു "ജീവിത പ്രവാഹമായി" ദിവ്യ രൂപാന്തരീകരണത്തെ കണ്ടു. അക്രമാസക്തമായ മരണം ജീവിതത്തിന്റെ സൃഷ്ടിപരമായ കഴിവിനെ തടസ്സപ്പെടുത്തുമ്പോൾ, അത് സസ്യങ്ങൾ, പഴങ്ങൾ, പുഷ്പം" തുടങ്ങി മറ്റേതെങ്കിലും രൂപത്തിൽ പ്രകടിപ്പിക്കുന്നു. ആറ്റീസിന്റെ വയലറ്റുകളും അഡോണിസിന്റെ റോസാപ്പൂക്കളും അനെമോണുകളും എലിയേഡ് വീരന്മാരുടെ മരണശേഷം യുദ്ധക്കളങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുഷ്പങ്ങളുടെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ടു. <ref>[[Mircea Eliade]], ''Patterns in Comparative Religion,'' translated by Rosemary Sheed (University of Nebraska Press, 1996, translation originally published in 1958), p. 302.</ref> == മിലിട്ടറി റോസാലിയ == [[File:5966 - Brescia - S. Giulia - Cippo per soldato (sec. I I) - Foto Giovanni Dall'Orto, 25 Giu 2011.jpg|thumb|upright|ഒരു റോമൻ പട്ടാളക്കാരന്റെ ശവസംസ്കാര സ്മാരകത്തിലെ സൈനിക നിലവാരത്തിലുള്ള ഈഗിൾ (എ.ഡി 1 മുതൽ 2 വരെ നൂറ്റാണ്ട്)]] മെയ് മാസത്തിൽ രണ്ട് തീയതികളിൽ സൈനിക മാനദണ്ഡങ്ങൾ (സിഗ്ന) റോസാപ്പൂക്കളാൽ അലങ്കരിച്ചുകൊണ്ട് റോമൻ സൈന്യം റോസാലിയ സിഗ്നോറം ആഘോഷിച്ചു. എ.എച്ച്. ഹൂയി മിലിട്ടറി റോസ് ഫെസ്റ്റിവലിനെ കാർഷിക ദേവതകളുടെ പരമ്പരാഗത വസന്തകാല ഉത്സവങ്ങളായാണ് കാണുന്നത്. <ref>Hooey, "Rosaliae signorum," pp. 27–28.</ref> [[Severus Alexander|സെവേറസ് അലക്സാണ്ടറുടെ]] (എ.ഡി. 224–235) ഭരണകാലത്ത് [[ഡുറാ യുറോപ്പോസ്|ഡ്യൂറ-യൂറോപോസിൽ]] നിലയുറപ്പിച്ച ഒരു കൂട്ടായ്‌മയുടെ പാപ്പിറസ് കലണ്ടറായ [[Feriale Duranum|ഫെരിയേൽ ഡുറാനത്തിൽ]] ഈ ഉത്സവം രേഖപ്പെടുത്തിയിട്ടുണ്ട്. സൈന്യം നൽകിയ ഒരു സാധാരണ മത കലണ്ടറിനെ ഈ കലണ്ടർ പ്രതിനിധീകരിക്കുന്നു. <ref>Lucinda Dirven, ''The Palmyrenes of Dura-Europos: A Study of Religious Interaction in Roman Syria'' (Brill, 1999), pp. 184–185; Nigel Pollard, ''Soldiers, Cities, and Civilians in Roman Syria'' (University of Michigan Press, 2000), pp. 143 (especially note 126), 146.</ref> അപൂർണ്ണമായ മൂലഗ്രന്ഥം കാരണം രണ്ട് റോസാലിയയുടെ മുമ്പത്തെ ദിവസം തീർച്ചയില്ലാത്തതാണെങ്കിലും, [[Lemuria (festival)|ലെമുറിയയുടെ]] കാലഘട്ടവുമായി പൊരുത്തപ്പെട്ടു. മെയ് 9, 11, 13 തീയതികളിലെ പുരാതന ഉത്സവ ദിവസങ്ങളിലെ <ref>Duncan Fishwick, "Dated Inscriptions and the ''Feriale Duranum''," in ''Syria'' 65 (1988), p. 356; Douglas W. Geyer, ''Fear, Anomaly, and Uncertainty in the Gospel of Mark'' (Scarecrow Press, 2002), p. 138, citing [[Robert O. Fink|R.O. Fink]], A.S. Hooey, and W.S. Snyder, "The ''Feriale Duranum''," ''Yale Classical Studies'' 7 (1940), p. 115. [[Stefan Weinstock]], "A New Greek Calendar and Festivals of the Sun," ''Journal of Roman Studies'' 38 (1948), p. 38, gives the date as May 10. Steven K. Drummond and Lynn H. Nelson, ''The Western Frontiers of the Imperial Rome'' (M.E. Sharpe, 1994), p. 203, place it on May 9.</ref> സന്തോഷിപ്പിക്കുന്ന നിറഭേദങ്ങൾ ([[Lemures|ലെമറുകൾ]] അല്ലെങ്കിൽ ലാർവകൾ) അകാലമരണം അവരെ അധോലോകത്തിലേക്ക് കടക്കുന്നതിനുപകരം ഭൂമിയിൽ അലഞ്ഞുനടക്കുന്നു. ലെവിറിയയുടെ ചടങ്ങുകളിൽ, ഓവിഡിന്റെ വ്യക്തമായ വിവരണത്തിൽ, കറുത്ത ചെറിയ നാണയങ്ങളുടെ തിട്ടകൾ പ്രത്യേകിച്ചും ശക്തമായ [[Apotropaic magic|അപ്പോട്രോപൈക് ആംഗ്യമായി]] അവതരിപ്പിച്ചു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 43.</ref> റോസാലിയ സിഗ്നോറത്തിന്റെ രണ്ടാമത്തേത് ജൂൺ 31 ന് കലണ്ടറുകളുടെ തലേദിവസം മെയ് 31 നാണ് സംഭവിച്ചത്. <ref>Phillips, ''Oxford Classical Dictionary,'' quotes the calendar as ''pridie kal. Iunias ob rosalias signorum supplicatio''; that is, as occurring on the day before the [[Kalends]] of June.</ref> ജൂൺ ഒന്നിന് പെരുന്നാൾ ദിനം, [[Cardea|ഡിയ കാർന]] ("മാംസദേവത" അല്ലെങ്കിൽ "ഭക്ഷ്യദേവത"), "ബീൻ കലണ്ടെൻസ് " (കലണ്ടെ ഫബാരിയേ) എന്ന് പൊതുവായി വിളിക്കപ്പെടുന്നു. <ref>Macrobius, ''Saturnalia'' 1.12.33.</ref> മരിച്ചവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാകാം. <ref>In the conjecture of [[Georg Wissowa|Wissowa]]; [[William Warde Fowler]], ''The Roman Festivals of the Period of the Republic'' (London, 1908), p 131. Fowler is cautious about over-interpreting the evidence to characterize all these occasions as "rites of the dead".</ref>കൂടാതെ ലെമൂറിയയുടെ ദിവസങ്ങൾ കലണ്ടറിൽ നെഫസ്റ്റസ് എന്ന് അടയാളപ്പെടുത്തിയിരുന്നത് സാധാരണ പ്രവർത്തനങ്ങൾ മതപരമായി നിരോധിച്ചിരുന്ന ഒരു കാലം ആയിരുന്നു. പിൽക്കാല സാമ്രാജ്യത്തിൽ, റോസാലിയ സിഗ്നോറം മെയ് 29 മുതൽ ജൂൺ 1 വരെ നടന്ന "ബീൻ ഗെയിംസ്" ([[Ludi|ലുഡി]] ഫാബറീസി) യുടെ മൂന്നാം ദിവസവുമായി പൊരുത്തപ്പെട്ടു. ഇത് കാർണയുടെ ബഹുമാനാർത്ഥം അറിയപ്പെടുന്നു.<ref>Salzman, ''On Roman Time,'' pp. 92, 122, 127; Macrobius, ''Saturnalia'' 1.12.33.</ref>ഒരു സിവിലിയൻ ലിഖിതത്തിൽ "കാർനാരിയയിൽ" റോസ് അലങ്കരിക്കാനുള്ള ഒരു വാക്യം രേഖപ്പെടുത്തുന്നു. ഇതിനെ [[തിയോഡോർ മോംസെൻ]] വ്യാഖ്യാനിച്ചത് കാർണയുടെ കലെണ്ടുകളായാണ്.<ref>''CIL'' 3.3893; Fowler, ''Roman Festivals'', p. 131.</ref> റോമൻ ബ്രിട്ടനിലെ ([[Corbridge|കോർബ്രിഡ്ജ്]], [[Northumberland|നോർത്തംബർലാൻഡ്]]) [[Coria (Corbridge)|കൊറിയ]]യിലെ മൂന്നാം നൂറ്റാണ്ടിലെ സൈനിക ആസ്ഥാനത്തു നിന്നുള്ള ശില്പം റോസാലിയയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. <ref>Fishwick, "Dated Inscriptions and the ''Feriale Duranum''," pp. 351–352.</ref> ജർമ്മനി സുപ്പീരിയർ പ്രവിശ്യയിലെ മൊഗൊണ്ടിയാക്കം (ഇന്നത്തെ മെയിൻസ്) നിന്നുള്ള മൂന്നാം നൂറ്റാണ്ടിലെ ഒരു ലിഖിതം മെയ് 10 ന് സൈനിക യൂണിറ്റിന്റെ (ഒരു സെഞ്ചൂറിയ) [[Genius (mythology)|ജീനിയസിന്]] ഒരു ബലിപീഠത്തിന്റെ സമർപ്പണം രേഖപ്പെടുത്തുന്നു. ലിഖിതത്തിൽ റോസാലിയയുടെ പേര് നൽകിയിട്ടില്ലെങ്കിലും, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തീയതി, അതിനോട് യോജിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കാം.<ref>''CIL'' 13.6681; Fishwick, "Dated Inscriptions and the ''Feriale Duranum''," p. 356.</ref> [[File:010 Conrad Cichorius, Die Reliefs der Traianssäule, Tafel X.jpg|thumb|left|upright=1.8|സൈനിക മാനദണ്ഡങ്ങൾ ഒരു റിലീഫ് പാനലിൽ, [[Trajan's Column|ട്രാജന്റെ നിരയിൽ]] നിന്നുള്ള ഒരു [[Suovetaurilia|ലസ്ട്രൽ ത്യാഗത്തിന്റെ]] സാന്നിധ്യത്തിൽ (മുകളിൽ മധ്യഭാഗത്ത്) നിരത്തിയിരിക്കുന്നു. മരത്തിന്റെ ചുവട്ടിൽ സൈനിക കാഹളക്കാർ [[Roman tuba|ട്യൂബയും]] [[Cornu (horn)|കോർണുവയും]] കളിക്കുന്നു.]] സൈനിക മാനദണ്ഡങ്ങൾക്ക് ചുറ്റുമുള്ള സൈന്യത്തിന്റെ സവിശേഷതകളായ ഭക്തിപരമായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു റോസാലിയ സിഗ്നോറം. സൈന്യം ദൈവങ്ങളെപ്പോലെയാണ് മാനദണ്ഡങ്ങളെ ആരാധിക്കുന്നതെന്നും, ലിഖിതങ്ങൾ അവരുടെ സമർപ്പണങ്ങൾ ([[Votum|വോട്ട]]) രേഖപ്പെടുത്തുന്നുവെന്നും [[Roman historiography|സാമ്രാജ്യത്വ ചരിത്രകാരനായ]] [[ടാസിറ്റസ്|ടാസിറ്റസ്]] പറയുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 7.1030 is an example of such a dedication from [[Roman Britain]]: Drummond and Nelson, ''The Western Frontiers of Imperial Rome'', p. 214; G.R. Watson, ''The Roman Soldier'' (Cornell University Press, 1969, 1985), p. 130.</ref>ഒരു [[Roman legion|ലെജിയൻ]] അതിന്റെ രൂപവത്കരണത്തിന്റെ വാർഷികം അടയാളപ്പെടുത്തിയ ദിവസം റോമൻ ഈഗിൾസ് എന്നു പരാമർശിക്കുന്ന "ഈഗിളിന്റെ ജന്മദിനം," എന്ന [[Aquila (Roman)|നതാലിസ് അക്വില]]യായിരുന്നു.<ref>Hooey, "Rosaliae signorum," p. 19; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 161; Brian Campbell, ''The Roman Army, 31 BC–AD 337: A Sourcebook'' (Routledge, 1994), [https://books.google.com/books?id=RUN-TGktYLYC&pg=PT136&dq=%22rosaliae+signorum%22&hl=en&sa=X&ei=1cx1UaWYMKnM2AWys4DABA&ved=0CC8Q6AEwADgK n.p.]</ref>[[Castra|മാർച്ചിംഗ്]] ക്യാമ്പുകൾ ഉൾപ്പെടെ എല്ലാ റോമൻ സൈനിക ക്യാമ്പുകളും ഒരു കേന്ദ്ര ബലിപീഠത്തിന് ചുറ്റും പ്രതിദിന ബലി അർപ്പിച്ചു. അവിടെ ചുറ്റും നിലത്തു ക്രമീകരിച്ചിരുന്ന ചക്രവർത്തിമാരുടെയും ദേവന്മാരുടെയും ചിത്രങ്ങൾക്കു മുന്നിൽ ദിവസേന യാഗങ്ങൾ അർപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 17; Graham Webster, ''The Roman Imperial Army: Of the First and Second Centuries A.D.'' (University of Oklahoma Press, 1979, 3rd ed. 1998), p. 133.</ref>അവരവരുടെ നിലവാരത്തിൽ സ്വർണ്ണം, വെള്ളി എന്നിവകൊണ്ട് അലങ്കരിച്ച പുഷ്പചക്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവ സജീവമായ പുഷ്പചക്രങ്ങളുടെ മികച്ച സമ്മാനത്തെ പ്രതിനിധീകരിച്ചു. മോഹങ്ങൾ, പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങുകൾ, വിജയങ്ങൾ, പ്രതിസന്ധി അനുഷ്ഠാനങ്ങൾ, ഇംപീരിയൽ അവധിദിനങ്ങൾ എന്നിവയ്ക്കായി കഴുകന്മാരെയും മറ്റ് സിഗ്നകളെയും പുഷ്പചക്രങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. <ref>[[Pliny the Elder|Pliny]], ''Natural History'' 13.3.23; Suetonius, ''Claudius'' 13; Hooey, "Rosaliae signorum," pp. 17–19; Webster, ''The Roman Imperial Army,'' pp. 106 (note 16) and 133.</ref>ഈ അവസരങ്ങളിൽ എ.ഡി 398-ൽ ഹൊനോറിയസ് ചക്രവർത്തിയുടെ കല്യാണം ക്ലോഡിയൻ ഒരു എപ്പിത്തലാമിയത്തിൽ വിവരിച്ചിരിക്കുന്നു. സൈനിക ആദർശങ്ങളെ ചുവപ്പ് പൂക്കളായി വളരുമെന്ന് പറയപ്പെടുന്നു. കൂടാതെ ആദർശവാഹകരും പട്ടാളക്കാരും ആചാരപരമായി സാമ്രാജ്യപരമായ മണവാളനെ ഒരു പർപ്പിൾ ഹാലോ ആയ നിംബോ പൂക്കൾ കൊണ്ട് മൂടുന്നു.<ref>Hooey, "Rosaliae signorum," pp. 18 and 32, citing [[Claudian]] 10.187–188 and 295–297.</ref> എ.ഡി 42-ൽ ക്ലോഡിയസിനെതിരായ കലാപത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ശപഥം ലംഘിച്ച സൈനികരുടെ ക്യാമ്പ് തകർക്കാൻ ഭൂമിയിൽ നിന്ന് ഈഗിൾസിനെ അലങ്കരിക്കാനോ പാളയം തകർക്കാൻ വലിച്ചിടാനോ ദിവ്യ ഏജൻസി തടഞ്ഞുവെന്ന് സ്യൂട്ടോണിയസ് പറയുകയുണ്ടായി. അവരുടെ മതപരമായ ബാദ്ധ്യതയെക്കുറിച്ച് ഓർമ്മപ്പെടുത്തിയതിനാൽ അവർ മാനസാന്തരത്തിലേക്ക് തിരിഞ്ഞു (പെനിറ്റെൻഷ്യം മത സംഭാഷണത്തിൽ).<ref>Webster, ''The Roman Imperial Army,'' p. 106, citing Suetonius, ''Claudius'' 13.</ref>റോമൻ മിലിട്ടറിയുടെ മതജീവിതത്തിന്റെ കേന്ദ്രബിന്ദുവായി ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾ മിനുസിയസ് ഫെലിക്സ് [[Cruciform|ക്രൂശിന്റെ]] ആകൃതി കാരണം സൈനികർ [[Christian cross|ക്രിസ്ത്യൻ കുരിശിനെ]] അറിയാതെ ആരാധിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ശ്രമിച്ചു.<ref>Hooey, "Rosaliae signorum," p. 16, especially note 3, citing [[Tertullian]] ''[[Apologeticum]]'' 16 and ''Ad nationes'' 1.12, and [[Minucius Felix]] 29.6–7; p. 206</ref> 1 മുതൽ 3 വരെ നൂറ്റാണ്ടുകളിലെ സാമ്രാജ്യത്തിൽ നിന്നുള്ള റോസാലിയയുടെ മിക്ക തെളിവുകളും മരിച്ചവരുടെ ഉത്സവങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീണുപോയ സഖാക്കളെ സൈനികർ അനുസ്മരിച്ചു. <ref>Hooey, "Rosaliae signorum," pp. 23–25.</ref> മരിച്ച സഹോദരങ്ങളുടെ മനസ്സിന് (സത്യവാങ്മൂലം) ശപഥം ചെയ്യാം. <ref>[[Silius Italicus]], ''Punica'' 6.113–116; Charles W. King, "The Roman ''Manes'': The Dead as Gods," in ''Rethinking Ghosts in World Religions'' (Brill, 2009), p. 112.</ref> എന്നിരുന്നാലും, റോസാലിയ സിഗ്നോറത്തെ ഒരു തരം "[[Remembrance Day|പോപ്പി ഡേ]]" ആയി വ്യാഖ്യാനിക്കുന്നതിനെതിരെ ഹൂയി വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ റോമൻ റോസ് ഉത്സവങ്ങൾ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ രണ്ട് തരങ്ങളായിരുന്നു. വസന്തത്തിന്റെ ആഘോഷവും ലൈസൻസിയുമുള്ള ഉത്സവങ്ങൾ, മരിച്ചവരുടെ ആചാരപരമായ ആരാധന. സിവിലിയൻ മേഖലയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട, പഴയ കാർഷികദേവതകളുടെ ഉത്സവങ്ങൾ കിഴക്കൻ സാമ്രാജ്യത്തിൽ ആഡംബരപൂർവ്വം ആഘോഷിച്ചു. ഫെറിയേൽ ദുരാനത്തിലെ മറ്റ് അവധി ദിവസങ്ങളിലെ പൊതു, സാമ്രാജ്യത്വ സ്വഭാവത്തിന് അനുസൃതമായി ഇത് സവിശേഷമായിരുന്നു. <ref>Hooey, "Rosaliae signorum," pp. 23–26, 32–35. Webster, ''The Roman Imperial Army,'' p. 150, accepts Hooey's "carnival" interpretation.</ref> റോസാലിയ സിഗ്നോറത്തിന്റെ ഈ "കാർണിവൽ" കാഴ്ചപ്പാട് വില്യം സെസ്റ്റൺ നിരസിച്ചു. സൈനിക ഉത്സവ സീസണിലെ ആദ്യ യുദ്ധങ്ങൾക്ക് ശേഷം മെയ് ഉത്സവങ്ങളെ ആഘോഷവേളകളായി കണ്ട [[William Seston|വില്യം സെസ്റ്റൺ]], മെയ് 23 ന് രണ്ട് റോസ് അലങ്കാരങ്ങൾക്കിടയിൽ വീണ [[Tubilustrium|ട്യൂബിലസ്ട്രിയവുമായി]] ഏകോപിപ്പിച്ചു.<ref>[[William Seston]], "Feldzeichen," in ''Scripta Varia. Mélanges d'histoire romaine, de droit, d'épigraphie et d'histoire du christianisme'' (Publications de l'École française de Rome, 1980), p. 273.</ref> [[File:9595 - Milano - Museo archeologico - Patera di Parabiago - Foto Giovanni Dall'Orto 13 Mar 2012.jpg|thumb|upright=1.3|സൈബലിനോടും ആറ്റിസിനോടും ഒപ്പം കോറിബാന്റസ് ([[Parabiago plate|പാരബിയാഗോ പ്ലേറ്റിൽ]] നിന്നുള്ള വിശദാംശങ്ങൾ; എംബോസ്ഡ് സിൽവർ, എ.ഡി. 200–400, [[Mediolanum|മിലാന്]] സമീപമുള്ള ഒരു ശവകുടീരത്തിൽ നിന്ന് കണ്ടെത്തി, ഇപ്പോൾ [[Archaeological Museum of Milan|മിലാനിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ]] സൂക്ഷിച്ചിരിക്കുന്നു)]] ട്യൂബിലസ്ട്രിയം തന്നെ ഒരു ശുദ്ധീകരണ ചടങ്ങായിരുന്നു. മാർച്ച് 23 നും മെയ് 23 നും ഇടയിൽ കലണ്ടറുകളിൽ സാക്ഷ്യപ്പെടുത്തി. ഇത് യഥാർത്ഥത്തിൽ പ്രതിമാസമായിരിക്കാം. സാക്രൽ ഗെയിമുകൾ, ചടങ്ങുകൾ, ശവസംസ്കാരങ്ങൾ, <ref>[[Jörg Rüpke]], ''The Roman Calendar from Numa to Constantine: Time, History, and the Fasti,'' translated by David M.B. Richardson (Wiley-Blackwell, 2011, originally published in German 1995), pp. 28–29; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 159.</ref> എന്നിവയ്‌ക്കും ചിഹ്നങ്ങൾക്കും സമയപരിപാലനത്തിനും വിരാമമിടാൻ ആൻ‌സിയേറ്ററി കാഹളങ്ങൾ (ട്യൂബി അല്ലെങ്കിൽ ട്യൂബ, നീളമുള്ള നേരായ കാഹളം, ശരീരത്തിന് ചുറ്റും വളഞ്ഞ കോർ‌നുവ) ഉപയോഗിച്ചിരുന്നു. <ref>Southern, ''The Roman Army,'' p. 159; [[Yann Le Bohec]], ''The Imperial Roman Army'' (Routledge, 2001, originally published 1989 in French), p. 50; Webster, ''The Roman Imperial Army,'' p. 140.</ref> മാർച്ച് 23 ട്യൂബിലസ്ട്രിയം റോം നഗരത്തിൽ ചൊവ്വയുടെ സായുധ പുരോഹിതന്മാരായ [[Salii|സാലിയുടെ]] ഘോഷയാത്രയുമായി ചേർന്നു. അവർ അവരുടെ പവിത്രമായ കവചങ്ങൾ കെട്ടി. പിൽക്കാല സാമ്രാജ്യത്തിൽ, ആറ്റിസിന്റെ "പുണ്യവാരം" എന്നതിലേക്ക് ഇത് ഒത്തുചേർന്നിരുന്നു. മഗ്ന മാതാവിന്റെ ക്ഷേത്രത്തിൽ മരത്തിനരികിൽ വിശ്രമിച്ച ദിവസത്തിലാണ് ഇത് സംഭവിച്ചത്. മരണ / അരാജകത്വത്തിന്റെയും (വീണ്ടും) ജനന / ക്രമത്തിന്റെയും ചക്രത്തിലെ ഒരു പ്രധാന പോയിന്റായി, വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള കാറ്റിന്റെയും താളവാദ്യങ്ങളുടെയും ശബ്ദ ആചാരങ്ങൾ, സൈബലിലും ആറ്റിസിലും പങ്കെടുത്ത റോമൻ ചടങ്ങുകൾ അപ്പോട്രോപൈക്ക് കാഹളം സ്ഫോടനങ്ങൾ അല്ലെങ്കിൽ സാലിയൻ പുരോഹിതന്മാർ പരിചകളെ അടിക്കുന്നത്<ref>Salzman, ''On Roman Time,'', pp. 166–167. Alvar, ''Romanising Oriental Gods,'' p. 73, cites [[Julian (emperor)|Julian]], ''Oratio'' 5.169c, on the sounding of trumpets after the castration of Attis.</ref> ക്രി.മു. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കൊറേറ്റുകളുമായി ദൈവശാസ്ത്രപരമായി തിരിച്ചറിഞ്ഞിരുന്നു.<ref>The Salii identified with the ''Kouretes'' by [[Dionysius of Halicarnassus]] 2.70–71 (see also [[Catullus]] 63, who attributes the ''tripudium'' dance of the Salii to the ecstatic followers of Cybele and Attis); Bremmer, ''Greek Religion and Culture,'' p. 296.</ref> ഒരു [[ചന്ദ്രഗ്രഹണം|ചന്ദ്രഗ്രഹണവുമായി]] ചേർന്ന് സൈന്യം കാഹളങ്ങളിൽ ശബ്ദ ആചാരങ്ങളുടെ പ്രകടനം ടാസിറ്റസ് രേഖപ്പെടുത്തുന്നു. <ref>Tacitus, ''Annales'' 1.28; Southern, ''The Roman Army,'' p. 159; Rüpke, ''The Roman Calendar,'' p. 28, especially note 44.</ref> ഈ രീതി മറ്റ് സ്രോതസ്സുകളിൽ ഒരു സിവിലിയൻ പശ്ചാത്തലത്തിൽ കാണപ്പെടുന്നു. <ref>Rüpke, ''The Roman Calendar,'' p. 28, citing [[Juvenal]] 6.442–443 and [[Livy]] 26.5.9.</ref> റോമൻ കലണ്ടർ യഥാർത്ഥത്തിൽ ചാന്ദ്രമായതിനാൽ ഐഡീസിന്റെ പൗർണ്ണമിക്ക് ശേഷമുള്ള ഒരു ന്യൂഡൈനൽ ചക്രം "ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ (ലൂണ)" ശക്തിപ്പെടുത്തുന്നതിനായി ട്യൂബയെ പ്രതിമാസം കളിക്കാറുണ്ടെന്ന് [[Jörg Rüpke|ജോഗ് റോപ്കെ]] അനുമാനിക്കുന്നു. <ref>Rüpke, ''The Roman Calendar,'' p. 28. Rüpke argues that the Tubilustrium continued to be monthly, with the likely exception of [[Februarius|February]]—a month already largely consumed with the care of the dead—but in other months its spot on calendars was overwritten by festivals that doubled up on the date.</ref> ചിഹ്നങ്ങളും കാഹളങ്ങളും റോമൻ സൈനിക സംസ്കാരത്തിൽ ആചാരപരമായും പ്രവർത്തനപരമായും പരസ്പരം ബന്ധപ്പെട്ടിരുന്നു. [[ട്രാജൻ സ്തൂപം|ട്രാജന്റെ സ്തൂപത്തിൽ]] കാഹളങ്ങൾ മോഹങ്ങൾക്കിടയിൽ ഉള്ള നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു. <ref>Webster, ''The Roman Imperial Army,'' p. 134.</ref> ലാറ്റിൻ പദം ലസ്റ്റ്രേഷ്യോ സാധാരണയായി "ശുദ്ധീകരണം" എന്ന് വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, മോഹപരമായ ചടങ്ങുകൾ ഒരുപക്ഷേ നല്ല ക്രമത്തിന്റെ പുനഃക്രമീകരണവും പുനഃസ്ഥാപനവുമാണെന്ന് കണക്കാക്കണം. "കേന്ദ്രീകൃത ക്രമത്തിനും എക്സ്-സെൻട്രിക് ഡിസോർഡറിനുമിടയിൽ അതിർത്തി രേഖകൾ പരിപാലിക്കുന്നതിനും സൃഷ്ടിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള മറ്റൊരു പദമാണ് ലസ്റ്റ്രേഷ്യൻ". <ref>Versnel, ''Inconsistencies in Greek and Roman Religion,'' pp. 311–312, 321; Jörg Rüpke, ''Domi Militiae: Die Religiöse Konstruktion des Krieges in Rom'' (Franz Steiner, 1990), pp. 144–146.</ref> മെയ് മാസത്തിലെ മാനദണ്ഡങ്ങളുടെ റോസാലിയ, സമൂഹത്തെ യാഥാർത്ഥ്യമാക്കുന്ന വിശാലമായ അനുഷ്ഠാന ആചാരത്തിന്റെ സൈന്യം, പാക്സ് ഡിയോറം, "ഉടമ്പടി" അല്ലെങ്കിൽ ദേവന്മാരുടെ സമാധാനം, തുടങ്ങിയ ഘോഷയാത്രയിലൂടെ, പൊതു പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും അപേക്ഷകളായിരുന്നു. മരിയേവയുടെയും ചൊവ്വയുടെയും പുരാതന ഉത്സവമായ [[Quinquatria|ക്വിൻക്വാട്രിയയിൽ]] ആരംഭിച്ച് ട്യൂബിലസ്ട്രിയത്തിൽ സമാപിച്ച കാലഘട്ടത്തിൽ ഫെരിയേൽ ഡുറാനം പ്രതിനിധീകരിക്കുന്ന സൈനിക കലണ്ടർ മാർച്ച് 19–23 വരെ അപേക്ഷകൾ നിർദ്ദേശിച്ചു. [[Crisis of the Third Century|മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി]] സൈനിക, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് അപേക്ഷയുടെ പുരാതന സമ്പ്രദായത്തിന്റെ പുനരുജ്ജീവനത്തിനും വിപുലീകരണത്തിനും ഇത് പ്രേരിപ്പിച്ചു.<ref>Brent, ''Cyprian and Roman Carthage,'' pp. 144, 149, 172–174, 182–183, 188, 191–197, 218–219, 227, 244, 248 (describing the principles of imperial ''supplicationes'' in regard to the universal ''supplicatio'' of [[Decius]] and the ''pax deorum'').</ref> == കലണ്ടറിൽ == [[File:Chronography of 354 Mensis Maius.png|thumb|മെയ് 23 ന് റോസാലിയ നടത്തുന്ന [[Calendar of Filocalus|ഫിലോകലസിന്റെ കലണ്ടറിനെ]] (എ.ഡി 354) അടിസ്ഥാനമാക്കി മെയ് മാസത്തെ ചിത്രീകരണം<ref>Salzman, ''On Roman Time,'' p. 112.</ref>]] പിൽക്കാല സാമ്രാജ്യത്തിൽ, റോസ് ഉത്സവങ്ങൾ പൂവിടുന്ന സമയത്തിന് അനുസൃതമായി തീയതി പ്രാദേശികമായി വ്യത്യാസപ്പെടുന്നെങ്കിലും മെയ് മാസത്തിന്റെ ഭാഗമായി. <ref>Salzman, ''On Roman Time'' p. 98.</ref> മൊസൈക്കുകളിലെ ദൃഷ്‌ടാന്തകഥകൾക്കായി, മെയ് പലപ്പോഴും പുഷ്പമാലകൾ, ത്യാഗത്തിനായി ധരിക്കുന്ന [[Fillet (clothing)|ഫില്ലറ്റുകൾ]] അല്ലെങ്കിൽ റിബൺ, വൈൻ [[Amphora|ആംഫോറ]] എന്നിവ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നു. <ref name="Salzman-p97">Salzman, ''On Roman Time'' p. 97.</ref> മെയ് (ലാറ്റിൻ [[Maius|മയൂസ്]]) ജൂഡി കലണ്ടറിൽ ഏപ്രിൽ 28 ന് ആരംഭിച്ച് മെയ് 3 ന് സമാപിച്ച ഫ്ലോറ ദേവിയുടെ സ്മരണയ്ക്കായി ലുഡി ഫ്ലോറയുടെ മധ്യത്തിൽ ആരംഭിച്ചു. ഫ്ലോറ പൂക്കളുടെയും പൂവിന്റെയും ദേവതയായിരുന്നു. അവളുടെ ഉത്സവങ്ങൾ ലൈംഗിക സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചു. എ ഡി രണ്ടാം നൂറ്റാണ്ടിൽ ഫിലോസ്ട്രാറ്റസ് റോസ് മാലകളെ ഫ്ലോറയുടെ ഉത്സവവുമായി ബന്ധിപ്പിക്കുന്നു. <ref>Hooey, "Rosaliae signorum," p. 27, citing Philostratus, ''Epigram'' 55.</ref> [[Palatine Anthology|പാലറ്റൈൻ ആന്തോളജിയിൽ]] നിന്നുള്ള ഒരു ഗ്രീക്ക് എപ്പിഗ്രാം മെയ് വ്യക്തിപരമായി "ഞാൻ റോസാപ്പൂവിന്റെ മാതാവ്" എന്ന് പ്രഖ്യാപിച്ചു. <ref>''Anthologia Palatina'' 9.580.4, as cited by Hooey, "Rosaliae signorum," p. 27: εἰμὶ ῥόδων γενέτης ''(eimi rhodōn genetēs)''.</ref> മാസത്തിന്റെ പേരിനുള്ള വിശദീകരണങ്ങളിൽ, ഇത് വളർച്ചയുടെ അല്ലെങ്കിൽ വർദ്ധനവിന്റെ ദേവതയായ മായയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഈ പേര് ചിലപ്പോൾ "വലുത്" എന്ന നാമവിശേഷണത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. മെയ് മാസത്തിൽ മിയയെ മകൻ [[Mercury (mythology)|മെർക്കുറി]] (ഗ്രീക്ക് ഹെർമിസ്), അതിർത്തികളുടെയും വാണിജ്യത്തിന്റെയും ദേവതയും മരണാനന്തര ജീവിതത്തിലേക്ക് ആത്മാക്കളുടെ കാര്യനിർവ്വകയുമായി ബഹുമാനിച്ചു. മായയുടെ ദൈവശാസ്ത്രപരമായ ഐഡന്റിറ്റി പദവിയുള്ളതായിരുന്നു. [[Terra (mythology)|ടെറ മേറ്റർ]] ("മദർ എർത്ത്"), നല്ല ദേവത ([[Bona Dea|ബോണ ഡിയ]]), ഗ്രേറ്റ് മദർ ദേവത (മാഗ്ന മേറ്റർ, സൈബലിനും ഒരു ശീർഷകം), [[Ops|ഓപ്‌സ്]] ("സമൃദ്ധി, വിഭവങ്ങൾ"), ജൂൺ 1 ന് ബീൻ കലണ്ടുകളുടെ ദേവതയായ കാർണ. <ref>H.H.J. Brouwer, ''Bona Dea: The Sources and a Description of the Cult'' (Brill, 1989), pp. 232, 354; [[Macrobius]], ''Saturnalia'' 1.12.16–33. These identifications probably reflect the influence of Varro, who tended to see a great number of goddesses as ultimately representing Terra.</ref> [[ഡിയഡിയ|ഡിയ ദിയ]]യുടെ മെയ് ഉത്സവത്തിനായുള്ള വിരുന്നുകൾക്ക് ശേഷം റോമിലെ ഒരു പൗരോഹിത്യമായ [[Arval Brethren|അർവൽ ബ്രദറേൻ]] റോസാപ്പൂക്കൾ വിതരണം ചെയ്തു. <ref>Hooey, "Rosaliae signorum," p. 27, note 57, citing the ''Acta Fratrum Arvalium''.</ref> [[File:The Soul of the Rose - Waterhouse.jpg|thumb|upright=.5|ദി സോൾ ഓഫ് ദി റോസ് (1908), [[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച കുപിഡിന്റെ ഗാർഡനിൽ സൈക്ക്]] ഫ്ലോറയുടെ ഉല്ലാസത്തോടെ ഈ മാസം ആരംഭിച്ചെങ്കിലും, മെയ് പകുതിയോടെ റോമാക്കാർ അലഞ്ഞുതിരിയുന്ന മരിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ ലെമുറിയ നിരീക്ഷിച്ചു. <ref>[[H.H. Scullard]], ''Festivals and Ceremonies of the Roman Republic'' (Cornell University Press, 1981), pp. 110–111, 115–116.</ref> റോസാപ്പൂവിന്റെ കാലം പൂക്കുന്നതും മരിക്കുന്നതുമായ പരമ്പരാഗത റോമൻ ഉത്സവങ്ങളുമായി പൊരുത്തപ്പെട്ടു. ഉത്സവ, ശവസംസ്കാര ആവശ്യങ്ങൾക്കായി പൂക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ആവശ്യം പ്രത്യേകിച്ച് റോമൻ ആഫ്രിക്കയിലെ സമ്പന്ന എസ്റ്റേറ്റുകൾക്ക് പുഷ്പകൃഷിയെ ഒരു പ്രധാന സാമ്പത്തിക പ്രവർത്തനമാക്കി മാറ്റി.<ref>Salzman, ''On Roman Time,'' pp. 97–99; Holleran, ''Shopping in Ancient Rome,'' pp. 58, 119, 208–210.</ref> ഒരു റോമൻ ശവകുടീര ചിത്രത്തിൽ വിൽപ്പനക്കാർ പുഷ്പമാലകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. <ref>Holleran, ''Shopping in Ancient Rome,'' p. 210.</ref> ലെമുറിയയെ തുടർന്ന്, മെയ് മാസത്തിൽ (the 15th) നടന്ന വ്യാപാരികളുടെ ഉത്സവ വേളയിൽ മെർക്കുറിയും മായയും സംയുക്ത യാഗം സ്വീകരിച്ചു. മെയ് 23 ന് റോസാപ്പൂക്കൾ വിപണിയിലെത്തുമ്പോൾ ([[Macella|മാസെല്ലസ്]]) ഒരു പുഷ്പമേളയെക്കുറിച്ച് [[Chronograph of 354|ഫിലോകലസിന്റെ കലണ്ടർ]] (എ.ഡി 354) ഈ മാസം ഈ കലണ്ടറിനായി റോസാപ്പൂവിന്റെ രാജാവിനൊപ്പം ചിത്രീകരിച്ചിരിക്കുന്നതായി പറയുന്നു. [[Dalmaticഡാൽമാറ്റിക്ക്]] എന്ന നീളമുള്ള സ്ലീവ് അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ, ഇടതുകൈയിൽ ഒരു കൊട്ട റോസാപ്പൂവ് ചുമന്ന് വലതു കൈയിൽ ഒരു പുഷ്പം പിടിച്ച് മണക്കുന്നു. <ref>''Macellus rosas sumat'': Phillips, ''Oxford Classical Dictionary,'' p. 1335.</ref> മറ്റ് ചിത്ര കലണ്ടറുകളിൽ, റോസ് കിംഗ് അല്ലെങ്കിൽ റോസ് ഫെസ്റ്റിവലിന്റെ അനുബന്ധ പ്രതിരൂപങ്ങൾ പലപ്പോഴും മെർക്കുറിയുടെ പരമ്പരാഗത ചിഹ്നത്തിനും മെയ് മാസത്തിനെ പ്രതിനിധീകരിക്കുന്നതിനും പകരം ആയി ഉപയോഗിക്കുന്നു.<ref>Salzman, ''On Roman Time,'' pp. 97–99.</ref> റോമൻ കലണ്ടറിനെക്കുറിച്ചുള്ള ഓവിഡിന്റെ ഫാസ്റ്റി എന്ന കവിതയിൽ, മെയ് മാസത്തിന്റെ ദിവ്യ പ്രതിനിധിയായി ഫ്ലോറ മരിച്ചവരുടെ രക്തത്തിൽ നിന്ന് പുഷ്പങ്ങൾ സൃഷ്ടിക്കുന്നതിൽ അവളുടെ പങ്കിനെക്കുറിച്ച് പറയുന്നു. "എന്നിലൂടെ അവരുടെ മുറിവിൽ നിന്ന് "മഹത്ത്വ ഉറവുകൾ". <ref>Ovid, ''Fasti'' 5.228 ''(de quorum per me volnere surgit honor)''<!--sic-->; Carole E. Newlands, ''Playing with Time: Ovid and the Fasti'' (Cornell University Press, 1995), p. 110; Hersch, ''The Roman Wedding,'' p. 91.</ref> "അക്രമം, ലൈംഗികത, ആനന്ദം, വിവാഹം, കൃഷി" എന്നീ വിഷയങ്ങൾ അവളുടെ പുരാണങ്ങൾ എങ്ങനെ നെയ്യുന്നുവെന്ന് ഓവിഡ് കാണിക്കുന്നു. മെയ് മാസത്തെ വിവാഹങ്ങൾക്ക് അനുയോജ്യമല്ലാത്ത മാസമായി റോമാക്കാർ കണക്കാക്കി. ജൂൺ മാസത്തെ ഒരു വധുവിന്റെ മാസമായി ജനപ്രീതി നേടാൻ ഇത് കാരണമായി. മെയ് പകുതിയോടെ ലെമുറിയയിലെ ഓരോ ദിവസവും മരിക്കുന്ന മതവിശ്വാസമായിരുന്നു. പ്രത്യേകിച്ചും "കുട്ടികളെ ജനിപ്പിക്കുന്നതിനായി" വിവാഹം ഉൾപ്പെടെ ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നത് മതപരമായി നിരോധിച്ചിരുന്നു.<ref>Hersch, ''The Roman Wedding,'' pp. 46–47 and 90, citing [[Macrobius]], ''Saturnalia'' 1.16.18, noting that the Lemuria and the procession of the [[Argei]], which even the Romans themselves regarded as obscure and dauntingly archaic, endowed the entire month with an uneasy feeling.</ref> നാലാം നൂറ്റാണ്ടിൽ, കളികളും ([[Ludi|ലുഡി]]) നാടകവേദികളുമുള്ള [[Roman Empire|ആംഫി തിയേറ്ററിലെ]] പൊതു അവധി ദിനമായി റോസാലിയ ഔദ്യോഗിക കലണ്ടറിൽ അടയാളപ്പെടുത്തി. [[Capua|കപുവ]] മുതൽ എ ഡി 387 വരെയുള്ള ഒരു കലണ്ടർ മെയ് 13 ന് ആംഫിതിയേറ്ററിൽ ഒരു റൊസാരിയയെ കുറിക്കുന്നു.<ref>''[[Feriale Capuanum]]'' (387 AD): ''III id. mai(as) Rosaria Amphitheatri''; Salzman, ''On Roman Time'' p. 98.</ref> == ക്രിസ്തീയവൽക്കരണം == [[File:Sassoferrato Our Lady in a garland of roses.jpg|thumb|ഔവർ ലേഡി ഇൻ എ ഗാർലൻഡ് ഓഫ് റോസസ് (പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ) ജിയോവന്നി ബാറ്റിസ്റ്റ സാൽവി ഡ സാസോഫെറാറ്റോ, [[Madonna (art)|മഡോണയെ]] [[crown of stars|നക്ഷത്രങ്ങളുടെ കിരീടവും]] റോസ് റീത്തും ഉപയോഗിച്ച് ചിത്രീകരിക്കുന്നു.]] ആറാം നൂറ്റാണ്ടിൽ, കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ ഗാസയിൽ ഒരു "റോസാപ്പൂവിന്റെ ദിനം" വസന്തകാല ഉത്സവമായി നടന്നു. ഇത് റോസാലിയയുടെ ക്രൈസ്തവവൽക്കരിക്കപ്പെട്ട തുടർച്ചയായിരിക്കാം. <ref>Nicole Belayche, "Pagan Festivals in Fourth-Century Gaza," p. 17, citing [[Choricius of Gaza|Chorichius]], and Talgam, "The ''Ekphrasis Eikonos'' of Procopius," pp. 223–224, both in ''Christian Gaza in Late Antiquity''.</ref> ഗാസയിലെ ജോൺ രണ്ട് അനക്രിയോണിക് കവിതകൾ എഴുതി, "റോസാപ്പൂവിന്റെ ദിവസത്തിൽ" താൻ പരസ്യമായി അവതരിപ്പിച്ചതായി പറയുന്നു. ക്രിസ്ത്യൻ വാചാടോപകാരിയായ പ്രോകോപ്പിയസിന്റെ പ്രഖ്യാപനങ്ങളും <ref>Not the historian.</ref> ഗാസയിലെ ചോറീഷ്യസിന്റെ കവിതകളും റോസ് ദിനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. <ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189: ἐν τῇ ἡμέρᾳ τῶν ῥόδων; Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> ആദ്യകാല [[Early Christian art and architecture|ക്രിസ്ത്യൻ ശവസംസ്കാര കലയുടെ]] പ്രതിരൂപങ്ങൾ, <ref>Robin M. Jensen, "Christian Art," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), p. 93.</ref>. രക്തസാക്ഷികളെ പലപ്പോഴും ചിത്രീകരിക്കുകയോ പുഷ്പ പ്രതിരൂപങ്ങൾ ഉപയോഗിച്ച് വിവരിക്കുകയോ അല്ലെങ്കിൽ അവരെ പുഷ്പങ്ങളാൽ [[ഐവി|ഐവി]] പോലെ <ref>Gillian MacKie, "Symbolism and Purpose in an Early Christian Martyr Chapel: The Case of San Vittore in Ciel d'Oro, Milan," ''Gesta'' 34.2 (1995), pp. 93–94.</ref> തിരിച്ചറിയുകയോ ചെയ്തു. [[Paulinus of Nola|നോലയിലെ പൗളിനസ്]] (മരണം 431) റോസാലിയയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെ ക്രിസ്ത്യൻ പദങ്ങളിൽ പുനർവ്യാഖ്യാനം ചെയ്തു.<ref name="Miller-p75" /> ജനുവരി 14-ന് നോളയിലെ വിശുദ്ധ [[ഫെലിക്സ്|ഫെലിക്സിനെ]]ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാറ്റൽ കവിത (നതാലിസിയം) അവതരിപ്പിച്ചു.<ref>Patricia Cox Miller, "'The Little Blue Flower Is Red': Relics and the Poeticizing of the Body," ''Journal of Early Christian Studies'' 8.2 (2000), p. 228.</ref> <blockquote> ''Sprinkle the ground with flowers, adorn the doorways with garlands. Let winter breathe forth the purple beauty ''(purpureum)'' of spring; let the year be in flower before its time, and let nature submit to the holy day. For you also, earth, owe wreaths to the martyr’s tomb. But the holy glory of the doorway to the heavens encircles him, flowering with the twin wreaths of war and peace.''<ref>[[Paulinus of Nola]], ''Carmen'' 14.110–116 = ''[[Corpus Scriptorum Ecclesiasticorum Latinorum|CSEL]]'' 30:50, as cited by Miller.</ref> </blockquote> ഇപ്പോൾ മിലാനിലെ [[Basilica of Sant'Ambrogio|ബാസിലിക്ക ഓഫ് സാന്റ് ആംബ്രോഗിയോയുടെ]] ഭാഗമായ ആദ്യകാല രക്തസാക്ഷി ആരാധനാലയങ്ങളിൽ, 397–402 കാലഘട്ടത്തിൽ നിർമ്മിച്ച ഒരു മൊസൈക്ക് ഛായാചിത്രം, [[Victor Maurus|വിശുദ്ധ വിക്ടറിനെ]] ശ്രേഷ്ഠമായി പ്രചോദിപ്പിച്ച റോസിന്റെയും ലില്ലിയുടെയും പുഷ്പചക്രങ്ങൾ, ഗോതമ്പ് തണ്ടുകൾ, മുന്തിരിവള്ളിയിലെ മുന്തിരിപ്പഴം, ഒലിവുശാഖകൾ എന്നിവയിൽ ചിത്രീകരിക്കുന്നു. വൃത്താകൃതി നിത്യതയെയും സസ്യങ്ങളെ നാല് കാലങ്ങളെയും പ്രതിനിധീകരിക്കുന്നു. <ref>MacKie, "Symbolism and Purpose in an Early Christian Martyr Chapel," pp. 93–95.</ref> ക്രിസ്തീയ ഭാവനയിൽ, ക്ലാസിക്കൽ മിത്തിലെ ചെറുപ്പക്കാരിൽ നിന്ന് രക്ത-മരണ-പുഷ്പ പാറ്റേൺ പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നു. പ്രാഥമികമായി അഡോണിസും ആറ്റിസും തുടർന്ന് സ്ത്രീ കന്യക രക്തസാക്ഷികളിലേക്ക് മാറ്റപ്പെടുന്നു. <ref>Miller, ''The Corporeal Imagination,'' p. 205.</ref> മെറിഡയിലെ [[Eulalia of Mérida|യൂലാലിയയെ]] [[Prudentius|പ്രുഡെൻഷ്യസ്]] (മരണം: 413) ഒരു "ഇളം പുഷ്പം" എന്നാണ് വിശേഷിപ്പിക്കുന്നത്. മരണം അവളെ "സഭയുടെ രക്തസാക്ഷികളുടെ മാലയിലെ ഒരു പുഷ്പമായി" മാറ്റുന്നു. അവളുടെ പർപ്പിൾ രക്തപ്രവാഹം പർപ്പിൾ വയലറ്റുകളും ചുവന്നരക്തം ക്രോക്കസുകളും ഉൽ‌പാദിപ്പിക്കുന്നു ( purpureas violas sangugeosque crocos), ഇത് അവളുടെ തിരുശേഷിപ്പിനെ അലങ്കരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' pp. 75–76, quoting Jill Ross.</ref> വിവാഹ കർമ്മത്തിൽ കന്യകാത്വം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന രക്തച്ചൊരിച്ചിലിനെ പ്രതീകപ്പെടുത്താനും റോസാപ്പൂവിന് കഴിയുന്നു.<ref>John D. Miller, ''Beads and Prayers: The Rosary in History and Devotion'' (Burns & Oats, 2002), pp. 166–167.</ref> പുഷ്പകിരീടങ്ങൾ വരയ്ക്കുന്നത് ക്ലാസിക്കൽ ലോകത്തിലെ പുരസ്കാരങ്ങളായി കണക്കാക്കുന്നു. സൽപ്രവൃത്തികൾ ചെയ്തവർക്ക് ലില്ലിയും, രക്തസാക്ഷികൾക്ക് റോസാപ്പൂക്കളുടെ അധിക കിരീടം തുടങ്ങി മരണാനന്തര ജീവിതത്തിലെ വിശ്വസ്തർക്കായി [[സിപ്രിയൻ|സിപ്രിയൻ]] (മരണം 258) സ്വർഗീയ പുഷ്പകിരീടങ്ങളെക്കുറിച്ച് വിവരിക്കുന്നു. <ref>Ronald Lightbown, ''Carlo Crivelli'' (Yale University Press, 2004), p. 268.</ref> ആദ്യകാല അഭിനിവേശ വിവരണത്തിൽ, ഒരു രക്തസാക്ഷി സ്വർഗീയ വിരുന്നിൽ റോസ് കിരീടം (കൊറോണ റോസിയ) ധരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' p. 75, citing the ''Passio Mariani et Iacobi.''</ref> ആംബ്രോസിനെ സംബന്ധിച്ചിടത്തോളം (മരണം 397), ലില്ലി കന്യകമാർക്കും, വിശ്വാസത്തിന്റെ കുമ്പസാരക്കാർക്കുള്ള വയലറ്റുകൾക്കും, രക്തസാക്ഷികൾക്കുള്ള റോസാപ്പൂക്കൾക്കും <ref>Ambrose, ''Expositio in Lucam'' 7.128 (=''PL'' 15, col. 1821), as noted by Clare Stancliffe, "Red, White and Blue Martyrdom," in ''Ireland in Early Mediaeval Europe. Studies in memory of Kathleen Hughes'' (Cambridge University Press, 1982), p. 32; Lightbown, ''Carlo Crivelli'', p. 268.</ref> ഇവയിൽ, വയലറ്റിന്റെ പ്രതിരൂപങ്ങൾക്ക് വേദപുസ്തക മാതൃകയില്ല. <ref>Lightbown, ''Carlo Crivelli'', p. 269.</ref> വെർജിലിയൻ പ്രതിരൂപങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു ഭാഗത്തിൽ, കന്യകകളായ യുവതികളോട് [[അംബ്രോസ്|ആംബ്രോസ്]] "നിങ്ങളുടെ തോട്ടങ്ങളിൽ എളിമയുടെ റോസും ആത്മാവിന്റെ ലില്ലിയും തഴച്ചുവളരട്ടെ. വിശുദ്ധ രക്തത്താൽ നനയ്ക്കപ്പെടുന്ന വസന്തത്തിൽ നിന്ന് വയലറ്റ് തടങ്ങൾ കുടിക്കട്ടെ" എന്ന് കൽപ്പിക്കുന്നു. "<ref>Ambrose, ''On Virgins'' 4.17; Boniface Ramsey, ''Ambrose'' (Routledge, 1997), pp. 110 and 223, note 40.</ref> [[ജെറോം|ജെറോമിന്റെ]] വിവരണത്തിൽ (മരണം 420) വിശുദ്ധ പൗളയുടെ രക്തസാക്ഷിത്വത്തിന്റെ രക്തത്തിൽ നിന്ന്" റോസാപ്പൂക്കളുടെയും വയലറ്റുകളുടെയും ഒരു കിരീടം "നെയ്തിരിക്കുന്നു. <ref>''Epistle to [[Eustochium]]'' 108.31 = ''[[CSEL]]'' 55, p. 349, as cited by Stancliffe, "Red, White and Blue Martyrdom," pp. 30–31.</ref> പിന്നീട് [[ഡാന്റെ അലിഘിയേരി|ഡാന്റെ]] തന്റെ [[Paradiso (Dante)|പാരഡിസോയിൽ]] ഉൾക്കൊള്ളുന്ന ക്ലാസിക്കൽ, ക്രിസ്ത്യൻ ഇമേജറികളെ വിശുദ്ധരുടെ മാല അരിയാഡ്നെയുടെ റോസ് കൊറോണയുമായി ബന്ധിപ്പിക്കുന്നു. അത് സ്വർഗ്ഗത്തിൽ നിന്ന് വിവർത്തനം ചെയ്തതായി അദ്ദേഹം കരുതുന്നു. <ref>Dante, ''Paradiso'' 13.13–15, as noted by Robert Hollander and Jean Hollander, ''Dante: Paradiso'' (Anchor Books, 2007), p. 353.</ref> മരിയൻ പ്രാർത്ഥനാ മുത്തുകൾക്കായി "ജപമാല" (ലാറ്റിൻ ജപമാല, കിരീടം അല്ലെങ്കിൽ റോസാപ്പൂവിന്റെ മാല) ഉപയോഗിക്കുന്നത് [[Alanus de Rupe|അലാനസ് ഡി റുപ്പ്]] ഉൾപ്പെടെയുള്ള ചില ക്രിസ്ത്യാനികൾ എതിർത്തു. കാരണം ഈ റോസ് പുഷ്പചക്രം റോമാക്കാരുടെ "അധാർമ്മികമായ" ആഭിചാരകർമ്മം കൊണ്ടു വരുത്തുന്നതായി ആവിഷ്കരിച്ചു. <ref>Anne Winston-Allen, ''Stories of the Rose: The Making of the Rosary in the Middle Ages'' (Pennsylvania State University Press, 1997), pp. 81–82. Alanus, who played a key role in the [[History of the rosary|development of the rosary]], preferred the term "[[psalter]]".</ref> [[File:Theresienschräin.jpg|thumb|left|Memorial to [[Thérèse of Lisieux]], inscribed with her motto "After my death, I will let fall a shower of roses"; she wears a floral wreath<ref>John J. Delaney, ''Dictionary of Saints'' (Random House, 2005), p. 656.</ref>]] റോസാപ്പൂക്കൾ ഉൾപ്പെടുന്ന അത്ഭുതങ്ങൾ ചില വിശുദ്ധസ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. റോമിലെ [[Saint Cecilia|സിസിലിയ]] (എ.ഡി. 230) മുതൽ [[കൊച്ചുത്രേസ്യ|തോറസ് ഓഫ് ലിസിയക്സ്]] (മരണം 1897) വരെയുള്ളവരുടെ പ്രത്യേകതയാണ് റോസാപ്പൂക്കൾ. <ref>Stephen Wilson, "Cults of Saints in the Churches of Central Paris," in ''Saints and Their Cults: Studies in Religious Sociology, Folklore, and History'' (Cambridge University Press, 1983), p. 242.</ref>സെന്റ് സിസിലിയയുടെ പുഷ്പപ്രതിമയിൽ ഒരു റോസ് അല്ലെങ്കിൽ പുഷ്പമാല, ഒരു ഈന്തപ്പന ശാഖ, "ബദാം ഇലകളുടെയും അവളുടെ കയ്യിലെ പൂക്കളുടെയും ഉയരമുള്ള വള്ളി" എന്നിവയും ഉൾപ്പെടുന്നു. <ref>''A Glossary of Ecclesiastical Terms,'' edited by Orby Shipley (London, Oxford and Cambridge, 1872), pp. 99–100.</ref> യേശുവിന്റെ അമ്മയായ [[മറിയം|മറിയയുടെ]] ഏറ്റവും നല്ല സ്വഭാവഗുണങ്ങളിൽ ഒന്നാണ് റോസാപ്പൂവെന്നു പറയുന്നു. <ref>Richard Griffiths, ''Pen and the Cross: Catholicism and English Literature 1850–2000'' (Continuum, 2010), p. 39.</ref> മെയ് മാസവുമായി ബന്ധപ്പെട്ടു, <ref>Charlene Spretnak, ''Missing Mary: The Queen of Heaven and Her Re-emergence in the Modern Church'' (Palgrave Macmillan, 2004), pp. 222–223; Lorraine Kochanske Stock, "Lords of the Wildwood: The Wild Man, the Green Man, and Robin Hood," in ''Robin Hood in Popular Culture: Violence, transgression, and justice'' (D.S. Brewer, 2000), pp. 242, 245–247; J. Miller, ''Beads and Prayers'', pp. 166–167.</ref> മായ, ഫ്ലോറ തുടങ്ങിയ ദേവതകളെ ജനപ്രിയ ഭാവനയിൽ പ്രതിഷ്ഠിച്ചു. <ref>Ambrose, ''De virginibus'' 3, noted by Winston-Allen, ''Stories of the Rose,'' p. 88.</ref> ആദ്യകാല ക്രിസ്തീയ സാഹിത്യത്തിൽ മറിയയെ റോസ പുഡോറിസ്, "എളിമയുടെ റോസ്", <ref>[[Coelius Sedulius|Sedulius]], ''Paschale carmen'', as cited by Winston-Allen, ''Stories of the Rose,'' p. 88.</ref> മുള്ളുകൾക്കിടയിൽ ഒരു റോസ് എന്നാണ് വിശേഷിപ്പിക്കുന്നത്. <ref>Lightbown, ''Carlo Crivelli,'' p. 268.</ref> മധ്യകാലഘട്ടത്തിൽ, റോസാപ്പൂവ്, ലില്ലി, വയലറ്റ് എന്നിവ മേരിയുടെ പ്രത്യേക പുഷ്പങ്ങളായി മാറുന്നു. <ref>Timothy Matovina, ''Latino Catholicism: Transformation in America's Largest Church'' (Princeton University Press, 2012), p. 175.</ref> ചില കത്തോലിക്കാ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് [[ഗ്വാദലൂപേ മാതാവ്|ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പിനായുള്ള]] മെക്സിക്കൻ ഭക്തി സമ്പ്രദായങ്ങളിൽ മേരിക്ക് പുഷ്പങ്ങൾ അർപ്പിക്കപ്പെടുന്നു.<ref>Juliana Flinn, ''Mary, the Devil, and Taro: Catholicism and Women's Work in a Micronesian Society'' (University of Hawaii Press, 2010), pp. 147–148, 151.</ref> [[മൈക്രോനേഷ്യ]]യിലെ [[Pulap|പുലാപ്പ് ദ്വീപിൽ]], മേരിയുടെ ആരാധനാ പ്രതിമയ്ക്ക് മുമ്പായി പൂക്കൾ ജപമാലയുടെ ചടങ്ങുകളിൽ പ്രത്യേകിച്ചും മെയ് മാസത്തിൽ അർപ്പിക്കുന്നു. ജപമാലയെ "റോസാപ്പൂക്കളുടെ കിരീടം" എന്ന ആശയം തലയിൽ പുഷ്പമാല ധരിക്കാനുള്ള പ്രാദേശിക പാരമ്പര്യങ്ങളെ പൂർത്തീകരിക്കുന്നു. <ref>Winston-Allen, ''Stories of the Rose,'' pp. 88–89 ''et passim;'' J. Miller, ''Beads and Prayers,'' p. 166.</ref> ആദ്യകാല ക്രിസ്തീയ കാലഘട്ടത്തിലെ ലാറ്റിൻ സ്തുതിഗീതങ്ങളും ലിറ്റാനികളും മേരിയെ "മിസ്റ്റിക്കൽ റോസ്" എന്നും റോസ് എപ്പിത്തീറ്റുകളുടെ ഒരു കൂട്ടം അല്ലെങ്കിൽ റോസയുടെ പ്രതിച്ഛായയിൽ ക്രിസ്തുവിനെ പ്രസവിച്ച പൂന്തോട്ടം എന്നും വിളിക്കുന്നു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> വീഞ്ഞിൽ നിന്ന് രൂപാന്തരപ്പെട്ട [[Eucharist|യൂക്കറിസ്റ്റിലെ]] ക്രിസ്തുവിന്റെ രക്തം ഒരു റോസാപ്പൂവായി കാണണമെന്ന് ആംബ്രോസ് പ്രഖ്യാപിച്ചു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> അഞ്ച് ദളങ്ങളുള്ള റോസ് ക്രിസ്തുവിന്റെ [[പഞ്ചക്ഷതങ്ങൾ|അഞ്ച് മുറിവുകളുടെ]] പ്രതീകവും അതിനാൽ പുനരുത്ഥാനവും ആയി തീർന്നു. <ref>J. Miller, ''Beads and Prayers,'' p. 166.</ref> വിശുദ്ധരുടെ ജീവനുള്ള ശരീരവും മൃതശരീരവും അവരുടെ വിശുദ്ധിയുടെ ഏറ്റവും ശ്രദ്ധേയമായ അടയാളങ്ങളിലൊന്നായി പുഷ്പങ്ങളുടെ "പരിശുദ്ധ വാസന"യെന്ന് പറയപ്പെടുന്നു. <ref>Constance Classen, ''The Color of Angels: Cosmology, Gender and the Aesthetic Imagination'' (Routledge, 1998), pp. 36–37.</ref> [[Pope Gregory I]] described the fragrance and luminosity of the rose as issuing from the blood of martyrs.<ref>Lightbown, ''Carlo Crivelli,'' p. 269.</ref> റോസാപ്പൂവിന്റെ സുഗന്ധവും തിളക്കവും രക്തസാക്ഷികളുടെ രക്തത്തിൽ നിന്ന് പുറപ്പെടുവിക്കുന്നതായി ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വിശേഷിപ്പിച്ചു. <ref>Classen, ''The Color of Angels,'' p. 37.</ref> സ്റ്റെയിൻഫെൽഡിലെ ഹെർമൻ പ്രാർത്ഥിക്കുമ്പോൾ "റോസാപ്പൂവ്, ലില്ലി, വയലറ്റ്, പോപ്പി, എല്ലാത്തരം സുഗന്ധമുള്ള പൂക്കൾ" നിറഞ്ഞ ഒരു പൂന്തോട്ടം പോലെ ഒരു സുഗന്ധം പുറന്തള്ളുന്നു. <ref>Classen, ''The Color of Angels'', pp. 38–39.</ref>കിടപ്പിലായ കന്യകയായ ഷീദാമിലെ ലിഡ്‌വിൻ സുഗന്ധവ്യഞ്ജന വീഞ്ഞല്ലാതെ മറ്റൊന്നും കഴിക്കുന്നില്ലെന്നും "സുഗന്ധമുള്ള രക്തത്തിന്റെ കണ്ണുനീർ" കരഞ്ഞെന്നും അതിനെ അവൾ റോസാപ്പൂക്കൾ എന്ന് വിളിച്ചിരുന്നു. ഒറ്റരാത്രികൊണ്ട് അവ അവളുടെ കവിളുകളിൽ ഉണങ്ങിയപ്പോൾ അവയെ ശേഖരിച്ച് ഒരു പെട്ടിയിൽ സൂക്ഷിച്ചു. ഒരു റോസ്ച്ചെടിയിൽ റോസാപ്പൂക്കൾ വിരിഞ്ഞതാണ് അവളുടെ മരണത്തിന്റെ അടയാളം, അവളെ അടക്കം ചെയ്തപ്പോൾ രക്ത-കണ്ണീരിൽ നിന്നുണ്ടായ റോസ് നിറഞ്ഞ ബാഗ് അവളുടെ തലയിണയായി ഉപയോഗിച്ചു. <ref>Classen, ''The Color of Angels'', pp. 38–39.</ref> ക്രിസ്തീയ സാഹിത്യത്തിന്റെ പ്രതിരൂപങ്ങളിൽ ആദ്യകാലം മുതൽ പൂക്കളും രക്തവും ശവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.<ref>Miller, ''The Corporeal Imagination,'' p. 73.</ref> ===റോസ് ഞായറാഴ്ചകൾ=== [[File:Albrecht Dürer - Feast of Rose Garlands - Google Art Project.jpg|thumb|upright=1.3|ജപമാലയുടെ ഒരു [[altarpiece|ബലിപീഠമായ]] [[Dürer|ഡ്യൂറർ]] എഴുതിയ [[Feast of the Rosary|ജപമാലയുടെ ഉത്സവം]] (1506): വെള്ള, ചുവപ്പ് റോസ് കിരീടങ്ങൾ സ്വീകരിക്കുന്നതിൽ ഒരു സമൂഹം മുഴുവനും ഒത്തുചേരുന്നു.<ref>Nathan Mitchell, ''The Mystery of the Rosary: Marian Devotion and the Reinvention of Catholicism'' (New York University Press, 2009), pp. 25–27.</ref>]] [[ആരാധനക്രമ വർഷം|ആരാധനാ ക്രമ വർഷ കലണ്ടറിന്റെ]] രണ്ട് ദിവസത്തെ "റോസ് സൺ‌ഡേ" എന്ന് വിളിക്കുന്നു. നോമ്പിന്റെ നാലാമത്തെ ഞായറാഴ്ചയെ ഡൊമിനിക്ക ഡി റോസ ("റോസ് സൺ‌ഡേ") എന്നും വിളിക്കുന്നു. സീസണിൽ പർപ്പിൾ അല്ലെങ്കിൽ വയലറ്റ് [[Penance|പെനിറ്റൻഷ്യൽ]] വസ്ത്രങ്ങൾ മാറ്റി റോസ് നിറമുള്ള പുരോഹിതവസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ ദിവസം മാർപ്പാപ്പ [[Golden Rose|ഗോൾഡൻ റോസ്]] എന്ന അനുഗ്രഹത്തെ കൊടുക്കുന്നു. <ref>P.M.J. Rock, "Golden Rose," in ''The Catholic Encyclopedia'' (1909), vol. 6, p. 629; Matthew Bunson, ''Our Sunday Visitor's Encyclopedia of Catholic History'' (Our Sunday Visitor, 1995, 2004), p. 403.</ref> പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ]] കാനോൻ ബെനഡിക്റ്റ് ഈ ദിവസം ഒരു ചടങ്ങ് രേഖപ്പെടുത്തി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനയായ [[കുരിശിന്റെ വഴി]]യിൽ മാർപ്പാപ്പ മോസ് പൊതിഞ്ഞ റോസ് പിടിച്ചിരുന്നു. <ref>The station on this fourth Sunday of Lent was at S. Croce in Ierusalemme, and the route took the Pope back to the [[Lateran Palace]], where he presented the rose to the city prefect; [[H. E. J. Cowdrey]], ''Pope Gregory VII, 1073–1085'' (Oxford University Press, 1998), p. 14, citing Benedict, cap. 36, p. 150.</ref> പത്തൊൻപതാം നൂറ്റാണ്ടിലെ സഭാ നിഘണ്ടു വിദഗ്ദ്ധൻ ഗോൾഡൻ റോസിനെ [[The Golden Bough (mythology)|ഗോൾഡൻ ബഫിനോട്]] സാമ്യമുള്ളതായി കാണുന്നു. മേരിയെ ഇതിൽ ഫലഭൂയിഷ്ടതയുടെ ദേവതയായിരുന്ന [[പെർസഫനി]]യായി കാണുന്നു.<ref>Hampson, ''Medii Aevi Kalendarium,'' pp. 342–343.</ref> മധ്യകാല ഗ്രന്ഥങ്ങളിൽ [[പെന്തിക്കൊസ്തി|പെന്തെക്കൊസ്ത്]] ചിലപ്പോൾ റോസാലിയ അല്ലെങ്കിൽ റോസാറ്റ പാസാ എന്നും വിളിക്കപ്പെടുന്നു. <ref>Hampson, ''Medii Aevi Kalendarium,'' p. 341.</ref> റോസാലിയയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്ന റുസാലി എന്നാണ് പെന്തെക്കൊസ്തിന്റെ പരമ്പരാഗത റൊമാനിയൻ നാമം. <ref>Theodore A. Koehler,"The Christian Symbolism of the Rose", ''Roses and the Arts: A Cultural and Horticultural Engagement'', Central State University, Wilberforce, Ohio, May 8, 1986.[http://campus.udayton.edu/mary/rosarymarkings36.html] {{Webarchive|url=https://web.archive.org/web/20160303221411/http://campus.udayton.edu/mary/rosarymarkings36.html|date=2016-03-03}}</ref>മധ്യകാല റോമിൽ, പെന്തെക്കൊസ്തിന് മുമ്പുള്ള ഞായറാഴ്ച, അസൻഷൻ പെരുന്നാളിന്റെ [[Octave (liturgy)|ഒക്റ്റേവിനായി]] ഡൊമിനിക്ക ഡി റോസിസ് (റോസാപ്പൂവിന്റെ ഞായറാഴ്ച) അല്ലെങ്കിൽ പാസാ റോസറം അല്ലെങ്കിൽ റോസാറ്റം ആഘോഷിച്ചു. പുരാതന പന്തീയോനിൽ നിന്ന് പരിവർത്തനം ചെയ്ത ബസിലിക്ക [[Pantheon, Rome|സാന്താ മരിയ റോട്ടുണ്ടയിൽ]] ഈ ദിവസം മാർപ്പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു പ്രസംഗം നടത്തി. അഗ്നിജ്വാലകളുടെ നാവുകൾ ഇറങ്ങുന്നതിനെ പ്രതിനിധീകരിക്കുന്നതിനായി താഴികക്കുടത്തിലെ [[Oculus|ഒക്കുലസ്]] വഴി റോസ് ദളങ്ങൾ വർഷിച്ചു. <ref>Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 61, p. 157; Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 144; F.G. Holweck, entry on "Paschal Tide," ''The Catholic Encyclopedia'' (New York, 1911), vol. 11, p. 517; Hampson, ''Medii Aevi Kalendarium,'' pp. v and 86–87, also citing the ''Liber Pollicitus'' (n. 59, also found as ''Liber Politicus'') of Benedict. See also Johann Herolt, ''Sermo'' xxvi, ''Sermones Discipuli in Quadragesima'' (Venice, 1599), p. 84; Francesco Antonio Zaccaria, ''Onomasticum Rituale selectum'' (1787), p. 122; ''Sanctissimi domini nostri Benedicti Papae XIV Bullarium'' (1827), vol. 12, p. 133; Adriano Cappelli, ''Cronologia, cronografia e calendario perpetuo'' (Hoepli, 1998), p. 142.</ref> അത്താഴത്തിനുശേഷം, ഒരു [[Carnival|ലുഡസ് കാർനെലെവാരിസ്]] നൈറ്റ്സും പട്ടാളക്കാരും മദ്യപാനത്തോടെ ആഘോഷിച്ചു. തുടർന്ന് വിവിധ പാപങ്ങളുടെ പ്രതീകമായി മൃഗങ്ങളെ കൊല്ലുന്നതും കഥാചിത്രത്തോടെ അവതരിപ്പിച്ചു. <ref>This included "the killing of a bear to symbolize the devil who tempted the flesh, of bullocks to symbolize their pride, and of a cockerel to symbolize their lusts; thus, they might live chastely and soberly, and keep a good [[Easter]]": Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 7(5), p. 172.</ref> പെന്തെക്കൊസ്ത് റോസാപ്പൂക്കൾ വിതറുന്ന പതിവ് പാസ്ക്വാ ഡി റോസ് അല്ലെങ്കിൽ പെക്വസ് റോസീസ് പോലുള്ള പെരുന്നാളുകളിൽ പ്രതിഫലിച്ചതുപോലെ ആധുനിക യുഗത്തിലും തുടർന്നു. <ref>Mazzoni, ''Saint Hysteria,'' p. 144.</ref> റോസ് ദളങ്ങളോ വെളുത്ത പ്രാവുകളോ പുറത്തുവിടുന്നതിനായി സീലിംഗിൽ "ഹോളി ഗോസ്റ്റ് ഹോൾ" പള്ളികൾ നിർമ്മിച്ചിരുന്നു. <ref>Gertrud Muller Nelson, ''To Dance With God: Family Ritual and Community Celebration'' (Paulist Press, 1986), p. 27; Diana L. Eck, ''Encountering God: A Spiritual Journey from Bozeman to Banaras'' (Beacon Press, 1993, 2003), p. 130; Christopher Hill, ''Holidays and Holy Nights: Celebrating Twelve Seasonal Festivals of the Christian Year'' (Theosophical Publishing House, 2003), pp. 151–152.<!--I'm wary of these, which sound a bit like folk aetiology--></ref> പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ചില സ്രോതസ്സുകൾ റോസ് ഞായറാഴ്ചകളെ റോസാലിയയുടെ ക്രിസ്ത്യൻവത്കൃത രൂപമായി കണ്ടു.<ref>John G.R. Forlong, ''Encyclopedia of Religions'' (1906, reprint 2008), vol. 3, p. 205; C.A. White, "The Pope's Golden Rose," ''Notes and Queries'' 3 (1893), p. 343.</ref> ==അവലംബം== {{Reflist|3}} {{Roman religion (festival)}} [[വർഗ്ഗം:പുരാതന റോമൻ ആഘോഷങ്ങൾ]] [[വർഗ്ഗം:പുഷ്പോത്സവങ്ങൾ]] [[വർഗ്ഗം:യൂറോപ്പിലെ പുഷ്പമേളകൾ]] [[വർഗ്ഗം:ഇറ്റലിയിലെ പുഷ്പമേളകൾ]] hjvwbde0hbn7abn8rgtg5pdaw7o47uw 4634186 4634185 2026-06-29T11:00:48Z Meenakshi nandhini 99060 /* ആറ്റിസിന്റെ വയലറ്റുകൾ */ 4634186 wikitext text/x-wiki {{rough translation|1=ഇംഗ്ലീഷ്|listed=yes|date=2023 മേയ്}} {{prettyurl|Rosalia (festival)}} {{Infobox holiday |holiday_name = റോസാലിയ |type = [[Roman festival]] |longtype = [[religious pluralism|pluralistic]] within the context of [[Religion in ancient Rome|Classical Roman religion]] and [[Imperial cult (ancient Rome)|Imperial cult]] |image = Morgantina39.jpg |image_size = 250px |caption = [[Roman mosaic|Mosaic]] depicting the weaving of rose wreaths<br><small>''([[Villa Romana del Casale|Villa del Casale]], 4th century)''</small> |observedby = [[Roman Empire]] |date = varying dates mainly in May and June |celebrations = |observances = |relatedto = [[Roman funerals and burial|Roman ancestor cult]],<br>[[Dionysia]], [[Adonia]],<br>[[religion in the Roman military]],<br>[[cult of saints|cult of the saints]] }} [[റോമാ സാമ്രാജ്യം|റോമൻ സാമ്രാജ്യത്തിൽ]] റോസാപ്പൂക്കൾ‌ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഉത്സവമായിരുന്നു '''റോസാലിയ''' അഥവാ '''റോസാറിയ'''. ഈ ഉത്സവത്തിന് ഒരു നിശ്ചിത ദിവസമല്ല ഇത് ആഘോഷിച്ചിരുന്നത്. പ്രധാനമായി മെയ് മാസത്തിലായിരുന്നു ഈ ഉത്സവമെങ്കിലും ജൂലൈ മാസം പകുതിവരെ ഏതു ദിവസം വേണമെങ്കിലും ഇത് ആഘോഷിക്കുമായിരുന്നു. ഈ ഉത്സവത്തെ '''റോസാറ്റിയോ''' ("റോസാപ്പൂ അലങ്കാരങ്ങൾ") അല്ലെങ്കിൽ "റോസാപ്പൂഅലങ്കാര ദിവസം" എന്നും വിശേഷിപ്പിക്കാറുണ്ട്. റോസാപ്പൂകളെ കൂടാതെ മറ്റിനം [[വിയോള (സസ്യം)|വയലറ്റ്]] പൂക്കളുപയോഗിച്ചും ഈ ഉത്സവം (വയലറ്റിയോ, വയലറ്റലങ്കാരം, വയലറ്റു ദിനം, " വയലറ്റ് അലങ്കാരദിനം എന്നിങ്ങനെ പലപേരുകളിൽ) ആഘോഷിക്കാറുണ്ടായിരുന്നു.<ref>C.R. Phillips, ''The Oxford Classical Dictionary,'' edited by Simon Hornblower and Anthony Spawforth (Oxford University Press, 1996, 3rd edition), p. 1335; ''[[Corpus Inscriptionum Latinarum|CIL]]'' 6.10264, 10239, 10248 and others. Other names include ''dies rosalis,'' ''dies rosae'' and ''dies rosaliorum'': ''CIL'' 3.7576, 6.10234, 6.10239, 6. 10248.</ref> മരണമടഞ്ഞവരുടെ സ്മരണക്കായി, അവരുടെ കുഴിമാടങ്ങളിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ഒരു ചടങ്ങായാണ് ഈ ഉത്സം ആരംഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മതപരവും വ്യക്തിപരവുമായി പരേതാത്മാക്കൾക്കായി നടത്തുന്ന അസംഖ്യം ശ്രദ്ധാഞ്ജലികളിൽ ഒന്നായിരുന്നു ഈ പുഷ്പാർപണം. പരമ്പരാഗത ചടങ്ങുകൾക്ക് (മോസ് മയോറം) റോമൻ ജനത എത്രമാത്രം വില കല്പിച്ചിരുന്നു എന്നതിനെയും ഇത് പ്രതിഫലിപ്പിക്കുന്നു. റോമൻ കലണ്ടറിൽ പരേതരുടെ ബഹുമാനാർഥം നിരവധി പൊതു അവധിദിനങ്ങൾ അല്ലെങ്കിൽ സ്മാരക ദിനങ്ങൾ നീക്കിവെക്കപ്പെട്ടിരുന്നു.<ref>Peter Toohey, "Death and Burial in the Ancient World," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), pp. 366–367.</ref> മതപരമായ ഒരു ആവിഷ്‌കാരമെന്ന നിലയിൽ, ഒരു ദേവന്റെ ആരാധനാ പ്രതിമയ്‌ക്കോ അല്ലെങ്കിൽ ബഹുമാനിക്കപ്പെടുന്ന മറ്റ് വസ്തുക്കൾക്കോ ഒരു റോസാറ്റിയോ നൽകുന്നു. മെയ് മാസത്തിൽ റോമൻ സൈന്യം റോസ് ഉത്സവമായ റോസാലിയ സിഗ്നോറം ആഘോഷിച്ചിരുന്നു. അതിൽ അവർ സൈനികരുടെ ആദർശങ്ങൾ മാലകളാൽ അലങ്കരിച്ചിരുന്നു. സ്വകാര്യ അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും റോസ് ഫെസ്റ്റിവലുകൾ ലാറ്റിനിൽ കുറഞ്ഞത് നാൽപത്തിയൊന്ന് ലിഖിതങ്ങളിലും ഗ്രീക്കിൽ പതിനാറ് ലിഖിതങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഈ ആചരണത്തെ റോഡിസ്മോസ് എന്ന് വിളിക്കുന്നു.<ref>Christina Kokkinia, "Rosen für die Toten im griechischen Raum und eine neue Rodismos Bithynien," ''Museum Helveticum'' 56 (1999), pp. 209–210, noting that ''rhodismos'' is attested in [[glosses]] as equivalent to ''rosalia''.</ref> പൂക്കൾ പുനരുജ്ജീവനത്തിന്റെയും പുനർജന്മത്തിന്റെയും ഓർമ്മയുടെയും പരമ്പരാഗത പ്രതീകങ്ങളായിരുന്നു. റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും ചുവപ്പും പർപ്പിളും രക്തത്തിന്റെ നിറം ഉണർത്തുന്നതായി തോന്നി. അത് ഒരുതരം പാപമോചനമായി കണക്കാക്കി.<ref>Patricia Cox Miller, ''The Corporeal Imagination: Signifying the Holy in Late Ancient Christianity'' (University of Pennsylvania Press, 2009), p. 74.</ref> വസന്തകാലമായിരുന്നു അവയുടെ പൂവിടൽ കാലഘട്ടം, പൂക്കളിൽ അവസാനം വിരിയുന്നത് റോസാപ്പൂക്കളും ആദ്യം വിരിയുന്നത് വയലറ്റ്പ്പൂക്കളുമാണ്. <ref>Christer Henriksén, ''A Commentary on Martial, ''Epigrams'' Book 9'' (Oxford University Press, 2012), p. 59, citing [[Pliny the Elder|Pliny]], ''Natural History'' 21.64–65 and [[Martial]], ''Epigram'' 9.11.1.</ref>ഉത്സവവിരുന്നുകളുടെയും ശവസംസ്ക്കാര വിരുന്നുകളുടെയും ഭാഗമായി, റോസാപ്പൂക്കൾ ""ജീവിതത്തിന്റെയും മരണത്തിന്റെയും ഒരു വിചിത്രമായ വിരുന്ന്... അനന്തവും അജ്ഞാതവുമായ ഒരേ പ്രക്രിയയുടെ രണ്ട് വശങ്ങളായി കണക്കാക്കപ്പെടുന്നു." <ref>[[:ro:Marcu Beza|Marcu Beza]], ''Paganism in Romanian Folklore'' (J.M. Dent, 1928), p. 43.</ref> സാമ്രാജ്യത്തിന്റെ ചില മേഖലകളിൽ, റോസാലിയ [[ഡൈനീഷ്യസ്|ഡയോനിഷ്യസ്]], [[അഡൊണിസ്|അഡോണിസ്]], എന്നീ ദേവന്മാരെ കൂടാതെ മറ്റുദേവന്മാരുടെയും വസന്തകാല ഉത്സവങ്ങളുമായി ഒത്തുചേർന്നു. എന്നാൽ റോസ് അലങ്കാരം ഒരു രീതിയെന്ന നിലയിൽ പ്രത്യേക ദേവതകളുടെ കാർഷികോത്സവമായും പൂർണ്ണമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാൽ യഹൂദ-ക്രിസ്ത്യൻ നോമ്പുകാല അനുസ്മരണത്തിന്റെ സ്‌മാരകോത്സവം ആയി ഇത് മാറി. <ref>A.S. Hooey, "Rosaliae signorum," ''Harvard Theological Review'' 30.1 (1937), p. 30; Kathleen E. Corley, ''Marantha: Women's Funerary Rituals and Christian Origins'' (Fortress Press, 2010), p. 19; Kokkinia, "Rosen für die Toten," p. 208; on Jewish commemoration, Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), pp. 78–81.</ref> ആദ്യകാല ക്രൈസ്തവ എഴുത്തുകാർ റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും കിരീടങ്ങളും മാലകളും വിശുദ്ധരുടെ ആരാധനാലയത്തിലേക്ക് സമർപ്പിക്കുന്ന വിധത്തിൽ റോസാലിയ മാറി. == സാംസ്കാരികവും മതപരവുമായ പശ്ചാത്തലം == [[File:The Roses of Heliogabalus.jpg|thumb|upright=1.3|''[[Lawrence Alma-Tadema|ലോറൻസ് അൽമ-ടഡെമ]] ചിത്രീകരിച്ച [[The Roses of Heliogabalus|ദി റോസെസ് ഓഫ് ഹെലിയോഗബാലസ്]] (1888):19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലൈംഗിക ചൂഷണത്തിന് കാരണമായ പുഷ്പങ്ങൾ കൊണ്ടുള്ള വീർപ്പുമുട്ടൽ " <ref>Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 142.</ref>]] [[ഗ്രീസ്|ഗ്രീസിലും]] [[റോം|റോമിലും]] പുഷ്പങ്ങളും മാലകളും ഉത്സവവേളകളിൽ പുരുഷന്മാരും സ്ത്രീകളും ധരിച്ചിരുന്നു.<ref>Mireille M. Lee, "Clothing," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 231.</ref> റോസാപ്പൂക്കളുടെയും വയലറ്റുപ്പൂക്കളുടെയും മാലകൾ സംയോജിപ്പിച്ചോ അല്ലെങ്കിൽ പ്യത്യേകമായോ, ആർക്കൈക് കാലഘട്ടത്തിൽ ഗ്രീക്ക് ഗാനരചനയിൽ ലൈംഗിക രംഗങ്ങൾ, വധുവിന്റെ ഘോഷയാത്രകൾ, മദ്യപാന പാർട്ടികൾ എന്നിവ അലങ്കരിച്ചിരുന്നു. <ref>[[C. M. Bowra]], ''Greek Lyric Poetry: From Alcman to Simonides'' pp. 108, 191, 264; Patricia A. Rosenmeyer, ''The Poetics of Imitation: Anacreon and the Anacreontic Tradition'' (Cambridge University Press, 1992), ''[https://books.google.com/books?id=rIqsUZyYMQAC&q=roses#v=snippet&q=roses&f=false passim.]''</ref> ലാറ്റിൻ സാഹിത്യത്തിൽ, "റോസാപ്പൂക്കളിലും വയലറ്റുപ്പൂക്കളിലും" ആയിരിക്കുക എന്നതിനർത്ഥം അതിയായ ആനന്ദം അനുഭവിക്കുക എന്നതാണ്. <ref>Henriksén, ''A Commentary on Martial,'' p. 59, citing [[Cicero]], ''Tusculan Disputations'' 5.73.</ref> പുഷ്പങ്ങളും മാലകളും "ധരിക്കുന്നവരെ ആഘോഷകരായും മാത്രമല്ല ജീവിതത്തിന്റെ സൗന്ദര്യത്തിന്റെയും സംക്ഷിപ്തതയുടെയും മുഖഭാവമായും കാണുന്നു." <ref>Karen K. Hersch, ''The Roman Wedding: Ritual and Meaning in Antiquity'' (Cambridge University Press, 2010), p. 91.</ref> റോസുകളും വയലറ്റുകളും റീത്തുകളിലും ഏറ്റവും പ്രചാരമുള്ള പുഷ്പങ്ങളായിരുന്നു. മാത്രമല്ല ചിലപ്പോൾ സമ്മാനമായും നൽകിയിരുന്നു.<ref>Henriksén, ''A Commentary on Martial,'' p. 256, citing [[Martial]] 9.60; [[Pliny the Elder|Pliny]], ''[[Natural History (Pliny)|Natural History]]'' 21.14; [[Ovid]], ''[[Metamorphoses]]'' 12.410; [[Statius]], ''Silvae'' 1.2.22. [[Ludwig Friedländer]], ''Roman Life and Manners under the Early Empire'', translated by A.B. Gough (Routledge,1913), vol. 4, pp. 144–145, notes that Roman ''violae'' may at times refer to the [[Erysimum|wallflower]] or [[Matthiola|stock]] as well as violets.</ref> ചില ദേവതകളുമായി പൂക്കൾ ബന്ധപ്പെട്ടിരുന്നു. അല്ലെങ്കിൽ അഫ്രോഡൈറ്റ് (റോമൻ [[വീനസ്|വീനസ്]]), [[പെർസഫനി|പെർസെഫോൺ]]<ref>Monica S. Cyrino, ''Aphrodite'' (Routledge, 2010), p. 36; ''Corinth. The Sanctuary of Demeter and Kore: Terracotta Figurines of the Classical, Hellenistic, and Roman Periods'' (ASCSA, 2000), vol. 18, pt. 4, pp. 124–125.</ref> ([[Proserpina|പ്രോസെർപീന]]), [[Chloris|ക്ലോറിസ്]] <ref>Ada Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'' (Cambridge University Press, 2007), p. 316.</ref> ([[Flora (mythology)|ഫ്ലോറ]]) തുടങ്ങി ചില ദേവന്മാർക്ക് പൂക്കൾ അർപ്പിച്ചിരുന്നു. റോസാപ്പൂക്കളും സുഗന്ധങ്ങളും [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റിന്റെയും]] <ref>Cyrino, ''Aphrodite,'' pp. 35–39; Ian Du Quesnay, "Three Problems in Poem 66," in ''Catullus: Poems, Books, Reader'' (Cambridge University Press, 2012), pp. 165–166.</ref> [[ഡൈനീഷ്യസ്|ഡയോനിഷ്യസിന്റെയും]] പ്രത്യേക സവിശേഷതയായായി കരുതിയിരുന്നു. പ്രത്യേകിച്ചും ഇംപീരിയൽ കാലഘട്ടത്തിലെ കവിതകളിൽ മദ്യപാനികൾക്കോ [[Eros|ഇറോസിന്റെ]] സാന്നിധ്യത്തിനോ ഉള്ള വൈൻ ദേവൻ ("സ്നേഹം, ആഗ്രഹം") ആയും കണ്ടിരുന്നു. <ref>[[M.L. West]], "The ''Anacreontea''," in ''Hellenica: Selected Papers on Greek Literature and Thought. Volume II: Lyric and Drama'' (Oxford University Press, 2013), vol. 2, pp. 388–389; Laura Miguélez-Cavero, ''Poems in Context: Greek Poetry in the Egyptian Thebaid 200-600 AD'' (Walter de Gruyter, 2008), pp. 130–134 (on the wine of Dionysus as having a potent fragrance that competes with that of flowers such as roses); Xavier Riu, ''Dionysism and Comedy'' (Rowman & Littlefield, 1999), p. 108; Edoarda Barra-Salzédo, ''En soufflant la grâce: Âmes, souffles et humeurs en Grèce ancienne'' (Jérôme Villon, 2007), p. 178.</ref> ഗ്രീക്ക് റൊമാൻസ് നോവൽ [[Daphnis and Chloe|ഡാഫ്‌നിസ് ആൻഡ് ക്ലോയി]] (എ.ഡി. രണ്ടാം നൂറ്റാണ്ട്) ഡയോനിഷ്യസിനുള്ള ഒരു പുണ്യസ്ഥലത്തെ കേന്ദ്രീകരിച്ച് ധാരാളം സസ്യജാലങ്ങളിൽ റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും ഉള്ള ഒരു [[Pleasure garden|ആനന്ദ ഉദ്യാനത്തെ]] കുറിച്ച് വിവരിക്കുന്നു. <ref>A.R. Littlewood, "Ancient Literary Evidence for the Pleasure Gardens of Roman Country Villas," in ''Ancient Roman villa Gardens,'' Dumbarton Oaks Colloquium on the History of Landscape Architecture 10 (Dumbarton Oaks, 1987), p. 28.</ref> റോമിൽ വീനസ് പൂന്തോട്ടങ്ങളുടെയും സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായിരുന്നു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 42.</ref> [[Veneralia|ഏപ്രിൽ ഒന്നിന്]] വീനസിന്റെ ആചാരപരമായ ശുദ്ധീകരണത്തിലും (ലാവറ്റിയോ) ഏപ്രിൽ 23 ന് അവരുടെ ബഹുമാനാർത്ഥം ആഘോഷിച്ച വൈൻ ഫെസ്റ്റിവലിലും ([[Vinalia|വിനാലിയ]]) വീനസിന് റോസാപ്പൂവ് നൽകിയിരുന്നു.<ref>Ovid, ''Fasti'' 4.138 and 869f.; Hooey, "Rosaliae signorum," p. 27.</ref> പുഷ്പങ്ങളുടെ ആഡംബര പ്രദർശനം സൗഹൃദത്തിന്റെയും വിശാലമനസ്കതയുടെയും പ്രതീകമായിരുന്നു. [[പാപ്പിറസ്|പാപ്പൈറസിൽ]] അവശേഷിക്കുന്ന ഒരു സാമ്രാജ്യപരമായ കാലഘട്ടത്തിലെ [[Business letter|വാണിജ്യപരമായ കത്തിൽ]], കല്യാണത്തിന് ആവശ്യമുള്ള പൂക്കളിന് റോസ് വിളവെടുപ്പ് അപര്യാപ്തമാണെന്ന് കാണിച്ചുകൊണ്ട് വിഷമിക്കുന്ന ഒരു മണവാളന്റെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. വിവാഹത്തിന് ആവശ്യമുള്ള റോസ് വിളവെടുപ്പ് അപര്യാപ്തമായതിനാൽ അവർ അഭ്യർത്ഥിച്ച 2,000 ന് പകരം 4,000 [[നാർസിസസ് (സസ്യം)|നാർസിസസ്]] പൂക്കൾ അയച്ചുകൊണ്ട് വിതരണക്കാർ നഷ്ടപരിഹാരം നൽകുകയുണ്ടായി. <ref>''[[Oxyrhynchus Papyri]]'' 331.1–21; ''The Oxford Encyclopedia of Ancient Greece and Rome,'' p. 30.</ref> പുഷ്പങ്ങൾ റോമൻ വിവാഹങ്ങളുടെ ഭാഗമായിരുന്നപ്പോൾ, മണവാളൻ മണവാട്ടിയെക്കാൾ പുഷ്പകിരീടം ധരിക്കാനുള്ള സാധ്യത കൂടുതലായിരുന്നു. [[Statius|സ്റ്റാറ്റിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്) വരനെ [[റോസ റൂബിജിനോസ|റോസാപ്പൂവ്]], [[വിയോള (സസ്യം)|വയലറ്റ്]], [[ലില്ലി]] എന്നിവയുടെ റീത്ത് ധരിപ്പിച്ചിരുന്നതായി വിവരിക്കുന്നു. <ref>Statius, ''Silvae'' 1.20; Hersch, ''The Roman Wedding,'' p. 90.</ref> ചക്രവർത്തി ഔദ്യോഗികമായി ഒരു നഗരത്തിലെത്തിയപ്പോൾ, സ്വാഗതസംഘത്തിൽ നിന്നുള്ള അഭിവാദ്യത്തിന്റെ ചടങ്ങുകളിലും പുഷ്പമാലകൾ ഉണ്ടായിരുന്നിരിക്കാം. <ref>"Triumph," in ''The Oxford Encyclopedia of Ancient Greece and Rome,'' p. 123.</ref> [[Augustan History|ഹിസ്റ്റോറിയ അഗസ്റ്റയിലെ]] ("മിക്കവാറും സാങ്കൽപ്പികം"), ഒരു വിവരമനുസരിച്ച്, അത്യന്തം സുഖലോലുപനായ ചക്രവർത്തിയായ [[Elagabalus|ഹെലിയോഗബാലസ്]] അതിഥികളെ തന്റെ ഔദ്യോഗികവിരുന്നുകളിലൊന്നിൽ റോസ് ദളങ്ങളുടെ ഹിമപാതം കൊണ്ട് മൂടിയതായി പറയപ്പെടുന്നു. <ref>''The Classical Tradition'', edited by Anthony Grafton, Glenn W. Most, Salvatore Settis (Harvard University Press, 2010), p. 524.</ref> ഗ്രീക്ക് സംസ്കാരത്തിൽ, വിജയകരമായ ഒരു കായികതാരത്തിന്റെയോ വധുവിന്റെ ദമ്പതികളുടെയോ മുകളിലൂടെ ഇലകളോ പുഷ്പ ദളങ്ങളോ ചൊരിയുന്നതാണ് ഫൈലോബോളിയ.<ref>Stephen G. Miller, ''The Berkeley Plato'' (University of California Press, 2009), p. 43; Bruno Currie, ''Pindar and the Cult of Heroes'' (Oxford University Press, 2005), p. 141; John H. Oakley and Rebecca H. Sinos, ''The Wedding in Ancient Athens'' (University of Wisconsin Press, 1993), p. 27.</ref> [[File:José de Ribera 064.jpg|thumb|left|upright=1.2|[[José de Ribera|ഹോസെ ഡി റിബെര]]യുടെ വീനസും അഡോണിസും (1637) അഡോണിസിന്റെ ശരീരത്തിന് മുകളിൽ റോസ് കിരീടം ധരിച്ച വീനസ്]] പ്രാചീനമായ പൗരാണികശാസ്‌ത്രത്തിൽ രക്തവും പുഷ്പങ്ങളും ദൈവിക രൂപാന്തരീകരണത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന നിരവധി കഥകൾ ഉൾക്കൊള്ളുന്നു. <ref name="Miller-p74">Miller, ''The Corporeal Imagination,'' p. 74.</ref>അഫ്രോഡൈറ്റിന്റെ പ്രിയപ്പെട്ട അഡോണിസ് ഒരു വേട്ടയ്ക്കിടെ ഒരു പന്നിയാൽ കൊല്ലപ്പെട്ടപ്പോൾ, അവന്റെ രക്തത്തിൽ നിന്ന് ഒരു പുഷ്പം ഉണ്ടായി. [[Cybele|സൈബലിലെ]] റോമൻ ആചാരങ്ങളുടെ കേന്ദ്രകഥയിൽ സൈബലിന്റെ ഭർത്താവായ [[Attis|ആറ്റിസിന്റെ]] സ്വയം ഉണ്ടാക്കിയ വൃഷണച്ഛേദത്തിലെ രക്തത്തിൽ നിന്ന് വയലറ്റ് നിറമുള്ള പുഷ്പം മുളച്ചു. [[On the Origin of the World|ഓൺ ദി ഒറിജിൻ ഓഫ് ദി വേൾഡ്]] എന്ന ഗ്നോസ്റ്റിക് പാഠത്തിൽ, ഒരുപക്ഷേ നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ <ref>Hans-Gebhard Bethge, Bentley Layton, Societas Coptica Hierosolymitana, "''On the Origin of the World'' (II,5 and XIII,2)," in ''The Nag Hammadi Library in English: The Definitive New Translation of the Gnostic Scriptures Complete in One Volume'' (Brill, 1977, rev. ed. 1996), p. 170.</ref> ഈറോസുമായി ലൈംഗികമായി ഒന്നിച്ചതിനുശേഷം [[Cupid and Psyche|സൈക്കിന്റെ]] കന്യാരക്തത്തിൽ നിന്ന് ("ആത്മാവ്") സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പുഷ്പമാണ് റോസ്. <ref>The examples of Attis, Adonis, ''On the Origin of the World'' from Miller, ''The Corporeal Imagination,'' p. 74.</ref>നാലാം നൂറ്റാണ്ടിലെ [[Gallo-Roman culture|ഗാലോ-റോമൻ]] കവി [[Ausonius|ഔസോണിയസ്]] ''കുപിഡ് ക്രൂസിഫൈഡ്'' എന്ന കവിതയിൽ, കുപിഡ് (റോമിനു തുല്യമായ ഇറോസ്) പ്രണയത്തിൽ നിരാശരായ ദേവതകളാൽ അധോലോകത്തിൽ പീഡിപ്പിക്കപ്പെടുന്നു. അവന്റെ മുറിവുകളിൽ നിന്നുള്ള രക്തം റോസാപ്പൂവ് വളരാൻ കാരണമാകുന്നതായി പറയുന്നു. <ref name="Miller-p75">Miller, ''The Corporeal Imagination,'' p. 75.</ref> [[Ancient Egyptian religion|ഈജിപ്ഷ്യൻ മതത്തിൽ]], ലോറൽ, [[Palm branch|ഈന്തപ്പനയുടെ കൊമ്പ്]], തൂവലുകൾ, [[പാപ്പിറസ്]] അല്ലെങ്കിൽ വിലയേറിയ ലോഹങ്ങളുടെ ശവസംസ്ക്കാര റീത്തുകൾ എന്നിവ മരണാനന്തര ജീവിതത്തിന്റെ [[Ancient Egyptian afterlife beliefs|വേയിംഗ് ഓഫ് ഹാർട്ട്]] ചടങ്ങിൽ എത്തപ്പെടുമ്പോൾ മരണപ്പെട്ടയാൾക്ക് ലഭിക്കേണ്ട "[[Crown of justification|ന്യായീകരണത്തിന്റെ കിരീടത്തെ]]" ഇത് പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വ കാലഘട്ടത്തിൽ, [[Romanization (cultural)|റോമൻ സംസ്ക്കാരത്തിൽ]] [[ഐസിസ്|ഐസിസ്]] ആരാധനയുടെ സ്വാധീനത്തിൽ റീത്ത് റോസാപ്പൂക്കളായിരുന്നിരിക്കാം. <ref>Lorelei H. Corcoran and Marie Svoboda, ''Herakleides: A Portrait Mummy from Roman Egypt'' (Getty Publications, 2010), p. 32.</ref> മാർച്ച് 5 ന് സാമ്രാജ്യത്വ അവധിക്കാലമായ [[Navigium Isidis|നവിജിയം ഐസിഡിസിനെ]] തുടർന്ന് ഐസിസിന്റെ പ്രതിമ റോസാപ്പൂക്കളാൽ അലങ്കരിച്ചിരുന്നു. ഐസിസിന്റെ ജലയാത്രയെ ഒരു ആചാരപരമായ ഘോഷയാത്രയുടെ ഭാഗമായി പ്രതിനിധീകരിച്ചു. <ref>Apuleius, ''[[The Golden Ass|Metamorphoses]]'' 11.6.1; Miller, ''The Corporeal Imagination,'' p. 74.</ref> [[അപൂലിയസ്|അപുലിയസിന്റെ]] രൂപാന്തരീകരണത്തിൽ,, നായകനായ ലൂസിയസ് ഒരു കഴുതയായി രൂപാന്തരപ്പെടുന്നു. എന്നാൽ വീണ്ടെടുപ്പിന്റെ ഒരു യാത്രയ്ക്ക് ശേഷം റോസാപ്പൂവ് കഴിക്കുകയും ഐസിസിന്റെ നിഗൂഢതകളിലേക്ക് ഒരു തുടക്കമാകുന്നതിലൂടെ മനുഷ്യരൂപത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. <ref name="Miller-p74" /> റോഡോഫോറിയ എന്ന ഉത്സവം മൂന്ന് ഗ്രീക്ക് പപ്പൈറിയിൽ സംരക്ഷിക്കപ്പെടുന്നു. ഇത് ഐസിസിനുവേണ്ടി "റോസ്-ചുമക്കുന്ന"തായിരിക്കാം, അല്ലെങ്കിൽ റോസാലിയയുടെ ഗ്രീക്ക് നാമമായിരിക്കാം.<ref>[[J. Gwyn Griffiths]], ''Apuleius of Madaurus: The Isis-Book: (Metamorphoses, Book XI)'' (Brill, 1975), pp 160–161.</ref> == ശവസംസ്കാര പുഷ്പങ്ങളായി റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും == [[File:Fresco Fragment with Four Cupids Hanging Garlands - Google Art Project.jpg|thumb|upright=1.4|The making of rose garlands by multiple [[Cupid and Psyche|Cupids and Psyches]], in a wall painting from [[Pompeii]]: the Psyche on the right holds a [[patera|libation bowl]], a symbol of religious piety often depicted as a [[Rosette (design)|rosette]]<ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref>]] റോസാപ്പൂക്കൾക്ക് ഗ്രീസിൽ ശവസംസ്കാരചടങ്ങുകളിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പക്ഷേ പ്രത്യേകിച്ചും ഇത് റോമാക്കാർക്കിടയിൽ മരണവും ശവസംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. <ref>Rabun Taylor, "Roman Oscilla: An Assessment," ''RES: Anthropology and Aesthetics'' 48 (2005), p. 92.</ref> ഗ്രീസിൽ റോസാപ്പൂക്കൾ ശവസംസ്കാരങ്ങളിലും [[ശിലാഫലകം|ശിലാഫലകങ്ങളിലും]] മിക്കപ്പോഴും പെൺകുട്ടികളുടെ ശവകുടീരത്തിലെ സ്‌മാരകഫലകങ്ങളിലും കാണപ്പെടുന്നു. <ref>Frederick E. Brenk, ''Clothed in Purple Light: Studies in Vergil and in Latin Literature'' (Franz Steiner, 1999), pp. 87, 102.</ref>സാമ്രാജ്യപരമായ കാലഘട്ടത്തിലെ ഗ്രീക്ക് ശവകുടീരത്തിലെ സ്‌മാരകങ്ങളെ, അവിവാഹിതയായ പെൺകുട്ടിയുടെ മരണത്തെ വസന്തകാലത്ത് വെട്ടിമാറ്റുന്ന ഒരു വിടർന്നുവരുന്ന റോസാപ്പൂവുമായി താരതമ്യപ്പെടുത്തുന്നു. ഒരു യുവതി തന്റെ വിവാഹ വസ്ത്രത്തിൽ അടക്കംചെയ്താൽ അത് "ഒരു പൂന്തോട്ടത്തിലെ റോസ് പോലെയാണ്"; എട്ട് വയസുള്ള ഒരു ആൺകുട്ടി റോസാപ്പൂവ് പോലെയും അത് "[[Erotes|ഈറോട്ടിന്റെ]] മനോഹരമായ പുഷ്പം" ("ലവ്സ്" അല്ലെങ്കിൽ കുപിഡ്സ്) പോലെയും ആണ്. <ref>Brenk, ''Clothed in Purple Light,'' p. 87, note 2.</ref> പുഷ്പിക്കുന്നത് യുവത്വത്തിന്റെയും ദുഃഖാചരണത്തിന്റെയും പ്രതീകമെന്ന നിലയിൽ, റോസ് പലപ്പോഴും അകാലത്തിൽ പൊലിഞ്ഞുപോയ മരണത്തെ അടയാളപ്പെടുത്തുന്നു. <ref name="Brenk-p88">Brenk, ''Clothed in Purple Light,'' p. 88.</ref> [[ഇലിയഡ്|ഇലിയഡിൽ]], മരണത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശരീരത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാൻ [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റ്]] [[Hector|ഹെക്ടറുടെ]] മൃതദേഹം "റോസാപ്പൂവിന്റെ എണ്ണയും"<ref>As translated by [[Robert Fagles]].</ref> [[അംബ്രോസിയ]]യും ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നു. <ref>''Iliad'' 23.185–187; Cyrino, ''Aphrodite,'' pp. 63, 94. Wooden cult statues might be anointed periodically with rose oil as a preservative, according to [[Pausanias (geographer)|Pausanias]] (9.41.7): Barbara Breitenberger, ''Aphrodite and Eros: The Development of Greek Erotic Mythology'' (Routledge, 2007), p. 60.</ref> ഗ്രീക്ക്, ലാറ്റിൻ കവിതകളിൽ, [[Elysium|എലിസിയൻ വയലുകളിൽ]] അനുഗൃഹീതമായ മരണാനന്തര ജീവിതത്തിൽ റോസാപ്പൂവ് വളരുന്നു.<ref>Brenk, ''Clothed in Purple Light,'' pp. 102–104, 113, citing [[Pindar]], frg. 129 (edition of Snell); [[Propertius]] 4.7.59–62.</ref> മരിച്ചവർക്കുള്ള രക്തരഹിത ബലിയിൽ റോസ് മാലകളും വയലറ്റുപ്പൂക്കളും വൈൻ [[Libation|ലിബേഷൻ]] എന്നിവ ഉൾപ്പെടുന്നു. <ref>Hersch, ''The Roman Wedding,'' p. 91, citing Ovid.</ref> ലാറ്റിൻ പർപ്യൂറിയസ് ചുവപ്പ് മുതൽ പർപ്പിൾ വരെ നിറങ്ങളിലുള്ള റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും മരണത്തിന്റെ പുഷ്പങ്ങളായി മാറി.<ref name="Brenk-p88" /> പുരാതന പദോൽപ്പത്തിയിൽ, പർപ്യൂറിയസ് ഗ്രീക്ക് പോർഫിറിയോസുമായി ബന്ധപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ചർമ്മത്തിൽ ചതവിലോ മുറിവിലോ കൂടി പർപ്പിൾ രക്തം നനയുന്നതായി ഇത് അർത്ഥമാക്കുന്നു. <ref name="Brenk-p88" /> [[Augustan literature (ancient Rome)|അഗസ്റ്റൻ]] ഇതിഹാസകവി [[വിർജിൽ|വെർജിൽ]] ഒരു പർപ്പിൾ പുഷ്പത്തിന്റെ രൂപകം യുദ്ധത്തിൽ ചെറുപ്പക്കാരുടെ അകാലവും രക്തരൂക്ഷിതവുമായ മരണത്തെ വിവരിക്കുന്നു. <ref>Vergil, ''[[Aeneid]]'' 6.884 and 9.434–437; Brenk, ''Clothed in Purple Light,'' pp. 89–90, 112–113.</ref> [[Pallas (son of Evander)|പല്ലാസിന്റെ]] മരണം ആറ്റിസിന്റെ വയലറ്റിനെയും [[അപ്പോളോ]]യുടെ പ്രിയപ്പെട്ട [[ഹയാസിന്തസ്|ഹയാസിന്തസിന്റെ]] മരണപ്പെടുന്ന രക്തത്തിൽ നിന്ന് ഉണ്ടാകുന്ന [[ഹയാസിന്ത് (സസ്യം)|ഹയാസിന്തിനെയും]] ഉളവാക്കുന്നു.<ref>J.D. Reed, ''Virgil's Gaze: Nation and Poetry in the Aeneid'' (Princeton University Press, 2007), p. 22.</ref> പുൽമേടിലെ റോസാപ്പൂവിന്റെ "രക്തരൂക്ഷിതമായ ഗാംഭീര്യത്തെക്കുറിച്ച്" [[Claudian|ക്ലോഡിയൻ]] എഴുതുന്നു. ഇതിൽ പ്രോസെർപീനയെ അധോലോകത്തിലേക്ക് ഹയാസിന്തുകൾ വയലറ്റുകൾ എന്നിവയോടൊപ്പം തട്ടിക്കൊണ്ടുപോകുന്നതിലൂടെ സമൃദ്ധമായ സസ്യജാലങ്ങൾ സംഭാവനയായി നൽകുന്നു. <ref>Claudian, ''De rapto Proserpina'' 2.92–93: ''sanguineo splendore rosas.''</ref>റോസാപ്പൂവും മുള്ളുകളുടെ സ്ഥിരമായ സാന്നിധ്യവും പ്രണയത്തിന്റെ സംവാദത്തിൽ പോലും ആപത്തു സൂചിപ്പിക്കുന്ന രക്തച്ചൊരിച്ചിലിനെയും മരണത്തെയും കാണിക്കുന്നു.<ref>Rosenmeyer, ''The Poetics of Imitation,'' pp. 211–212.</ref> [[File:Maenad and Cupid MAN Napoli Inv110591.jpg|thumb|പോംപൈയിലെ [[Lucius Caecilius Iucundus|ലൂസിയസ് സിസിലിയസ് യൂക്കുണ്ടസിന്റെ]] ഭവനത്തിൽ നിന്നുള്ള ഒരു ചുമർചിത്രത്തിൽ, ഒരു പുഷ്പചക്രം അണിഞ്ഞിരിക്കുന്ന [[maenad|മെനഡ്]] (ഡയോനിഷ്യസിന്റെ പരിചാരകൻ) കൈയിൽ ഒരു റോസാപ്പൂ പിടിച്ചിരിക്കുന്ന കുപിഡിനെ എടുത്തുകൊണ്ട് നിൽക്കുന്നു.]] നേരെമറിച്ച്, ഒരു ശവസംസ്ക്കാര സന്ദർഭത്തിൽ റോസാപ്പൂവ് ഉത്സവ വിരുന്നിനെ സൂചിപ്പിക്കാം, കാരണം റോമൻ കുടുംബങ്ങൾ വർഷത്തിലുടനീളം നിരവധി തവണ ശ്മശാന സ്ഥലങ്ങളിൽ ലിബേഷനായി കൂടിക്കാഴ്ചകൾ നടത്തുകയും അവർ ഒന്നിച്ച് ഭക്ഷണവും പങ്കിട്ട് മരിച്ച പ്രിയപ്പെട്ടവരുടെ വിലപ്പെട്ട ഓർമ്മകളും കുടുംബത്തിലൂടെ ജീവിതത്തിന്റെ തുടർച്ചയും ആഘോഷിച്ചിരുന്നു. <ref>J.M.C. Toynbee, ''Death and Burial in the Roman World'' (Johns Hopkins University Press, 1971, 1996), pp. 62–63; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs'', Bar International Series 1768 (Oxford, 2008), pp. 59–68.</ref> റോമൻ ശവകുടീര ചിത്രങ്ങളിൽ, ചുവന്ന റോസാപ്പൂക്കൾ പലപ്പോഴും നിലത്ത് എത്തുന്നവിധത്തിൽ സമൃദ്ധമായി വിതറിയിരുന്നു. <ref name="Brenk-p88" /> ഈ ഇളം പുഷ്പങ്ങൾ ഒരു ശാശ്വത മായറോസാലിയ സൃഷ്ടിക്കുകയും റോമൻ വിശ്വാസങ്ങളുടെ ആത്മാവിന്റെ തുടർച്ചയായ അസ്തിത്വത്തിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു<ref>Toynbee, ''Death and Burial in the Roman World'', p. 63.</ref>. ഒരു ലാറ്റിൻ ശവകുടീരത്തിലെ സ്‌മാരകലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: മരണപ്പെട്ടയാളുടെ അസ്ഥികളോ ചാരമോ പുഷ്പങ്ങൾ സൃഷ്ടിക്കുന്നതായി സങ്കൽപ്പിക്കാം<blockquote>''ഭക്തിയാൽ സമ്പന്നനായ ഒപ്‌റ്റാറ്റസ് എന്ന കുട്ടി ഇവിടെയുണ്ട്: അവന്റെ ചിതാഭസ്മം വയലറ്റുപ്പൂക്കളും റോസാപ്പൂക്കളും ആയിരിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇപ്പോൾ അവന്റെ [[Terra (mythology)|അമ്മയായ ഭൂമി]] അവന്റെ മേൽ പ്രകാശമായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരണം ആൺകുട്ടിയുടെ ജീവിതം ആർക്കും ഒരു ഭാരമായിരുന്നില്ല.<ref>Toynbee, ''Death and Burial in the Roman World'', p. 37.</ref></blockquote> ചില ശവകുടീരങ്ങളിലും [[Mausoleum|സ്മാരകമണ്ഡപങ്ങളിലും]] റോസാപ്പൂവ് നട്ടുപിടിപ്പിച്ചു. അലങ്കാരത്തിനായി റോസാപ്പൂവ് നട്ടുവളർത്തുന്നതിനോ സെമിത്തേരി പരിപാലനത്തിനോ ഭരണപരമായ ചെലവുകൾക്കോ വിൽക്കാൻ ഉൽപാദിപ്പിക്കുന്നതിനോ വേണ്ടി തൊട്ടടുത്തുള്ള മൈതാനങ്ങൾ പൂന്തോട്ടങ്ങളായി ഉപയോഗിച്ചിരുന്നു. <ref>Toynbee, ''Death and Burial in the Roman World'', pp. 97–98; Claire Holleran, ''Shopping in Ancient Rome: The Retail Trade in the Late Republic and the Principate'' (Oxford University Press, 2012), p. 119; John S. Kloppenborg and Richard S. Ascough, ''Greco-Roman Associations: Texts, Translations, and Commentary. I: Attica, Central Greece, Macedonia, Thrace'' (Walter de Gruyter, 2011), vol. 1, p. 327 (in regard to bequests made to associations, who might use surplus profit to benefit the membership).</ref> 19 മുതൽ 21 വരെ നൂറ്റാണ്ടുകളിൽ, മുറിച്ചതും നട്ടുവളർത്തുന്നതുമായ പുഷ്പങ്ങളുടെ എണ്ണം ഇറ്റാലിയൻ ശ്മശാനങ്ങളുടെ ഒരു സവിശേഷതയായിരുന്നു. അത് ആംഗ്ലോ-അമേരിക്കൻ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമാണ്. <ref>Jack Goody and Cesare Poppi, "Flowers and Bones: Approaches to the Dead in Anglo-American and Italian Cemeteries," in ''Modes of Comparison: Theory and Practice'' (University of Michigan Press, 2006), pp. 420–456; the epitaph of Optatus provides an [[Epigraph (literature)|epigraph]] for the article. See p. 451, note 60, on the possible connection of the Rosalia to the [[Romania|Romanian]] festival of [[Rusalii]] at [[Whitsuntide]], with a citation of Gail Kligman, ''Căluş: Symbolic Transformation in Romanian Ritual'' (University of Chicago Press, 1981), and see also Beza, ''Paganism in Romanian Folklore,'' pp. 42–43.</ref> ഈ വ്യത്യാസം റോമൻ കത്തോലിക്കാ സമ്പ്രദായങ്ങളിലൊന്നായി വിമർശിക്കപ്പെടുകയും ചെയ്തതിന്റെ ഫലമായി ചില പ്രൊട്ടസ്റ്റന്റ്‌ സഭകൾ, പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ "പുറംജാതി" പോലുള്ളവയും ഉത്ഭവിക്കാൻ കാരണമായി.<ref>Goody and Poppi, "Flowers and Bones," p. 442.</ref> == റോസ്, വയലറ്റ് ഉത്സവങ്ങൾ == [[File:Statua di silvano forse da italia, II-III sec 01.JPG|thumb|upright=.5|മാതളനാരങ്ങ, മുന്തിരി, മറ്റ് ഉൽ‌പന്നങ്ങൾ എന്നിവ കൈവശമുള്ള സിൽ‌വാനസിനെ ശ്രദ്ധിക്കുന്ന നായ (രണ്ടാം-മൂന്നാം നൂറ്റാണ്ട്)]] ശവസംസ്കാര കലയിൽ റോസാപ്പൂവിന് ഒരു നീണ്ട പാരമ്പര്യമുണ്ടായിരുന്നുവെങ്കിലും, <ref>Carole E. Newlands, ''Statius. Silvae Book II'' (Cambridge University Press, 2011), p. 94.</ref> റോമൻ റോസ് ഉത്സവത്തിന്റെ ആദ്യകാലത്ത് രേഖപ്പെടുത്തിയ റെക്കോർഡ് ജൂൺ 20-ന് ആഘോഷം നടത്തിയിരുന്ന<ref>[[Robert E.A. Palmer]], "Silvanus, Sylvester, and the Chair of St. Peter," ''Proceedings of the American Philosophical Society'' 122.4 (1978), p. 226.</ref>ഡൊമിഷ്യൻ (എ.ഡി. 81-96), ഭരണകാലത്ത് ആയിരുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 10.444.</ref> വനപ്രദേശ ദേവനായ [[Silvanus (mythology)|സിൽവാനസിനായി]] സമർപ്പിച്ച [[Lucania|ലൂക്കാനിയയിലെ]] ഒരു പുരോഹിത സംഘടനയാണ് ([[Collegium (ancient Rome)|കൊളീജിയം]]) ഈ ലിഖിതം നിർമ്മിച്ചത്. ഇത് ചക്രവർത്തിയുടെ ക്ഷേമത്തിനായുള്ള നേർച്ചകൾ രേഖപ്പെടുത്തുകയും വർഷത്തിൽ അഞ്ച് തവണ സിൽവാനസിന് ഒരു യാഗം നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അവയിൽ റോസാലിയയും ഉൾപ്പെട്ടിരുന്നു. സിൽ‌വാനസിനെ കാടിന്റെ ദേവതയായി കണക്കാക്കുന്നുണ്ടെങ്കിലും, [[പെരുംജീരകം|ഫെന്നെൽ]] പൂച്ചെടികളെയും ലില്ലിപ്പൂക്കളെയും വഹിക്കുന്നതായി വെർജിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.<ref>Vergil, ''Eclogue'' 10.25.</ref> മറ്റ് ലിഖിതങ്ങളിലെ, മൂന്ന് ദാതാക്കൾ സിൽ‌വാനസിന് ആന്തസ് (ഗ്രീക്ക് ആന്തോസ്, "ഫ്ലവർ") എന്ന സംസ്കാരനാമം സംഭാവനയായി നൽകി. കുറച്ച് വ്യാഖ്യാനങ്ങളിൽ, നാലാമത്തേ ദാതാവ്, സിൽ‌വാനസ് [[Flora (mythology)|ഫ്ലോറയുടെ]] പുല്ലിംഗമായ ഫ്ലോറസ് എന്ന ലാറ്റിൻ നാമത്തിൽ നിന്ന് ഉണ്ടായതായിരിക്കാമെന്നു പറയുന്നു. <ref>Palmer, "Silvanus, Sylvester, and the Chair of St. Peter," p. 226.</ref> മരങ്ങൾ സസ്യജീവിതത്തിന്റെ രൂപമായതിനാൽ സിൽ‌വാനസിന്റെ പ്രതീകമാണ്. പുഷ്പങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവ്യക്തമാണ്. പ്രധാനമായും [[Danubian provinces|ഡാനൂബിയൻ പ്രവിശ്യകളിൽ]] കാണപ്പെടുന്ന [[Silvanae|സിൽവാനെയുടെ]] സ്ത്രീ പ്രതിരൂപങ്ങളിൽ ചിലപ്പോൾ പൂച്ചട്ടികളോ റീത്തുകളോ ചുമക്കുന്നതായി ചിത്രീകരിക്കുന്നു. <ref>Peter F. Dorcey, ''The Cult of Silvanus: A Study in Roman Folk Religion'' (Brill, 1992), p. 44.</ref> "ട്രീ-ബെയറർ" എന്നർത്ഥം വരുന്ന ഡെൻഡ്രോഫോറസ് എന്ന വിശേഷണത്തിലൂടെ, റോമൈസ്ഡ് ആറ്റിസ്, സൈബലെ എന്നിവരുടെ ആരാധനയുമായി അദ്ദേഹത്തെ ബന്ധിപ്പിച്ചു. അതിൽ ഡെൻഡ്രോഫോറി എന്ന് വിളിക്കപ്പെടുന്നവർ പങ്കെടുത്തിരുന്നു.<ref>Dorcey, ''The Cult of Silvanus,'' pp. 17, 19, 31, 82.</ref> നല്ലത് ചെയ്യാനാഗ്രഹിക്കുന്ന ആളുകൾ ഒരു വിൽപ്പത്രം എഴുതി ജീവിതാവസാനത്തിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ, മരണാനന്തരം അവരുടെ സ്‌മരണയും പരിചരണവും (ക്യൂറ) പരിപാലിക്കുന്നതിനായി റോസ് അലങ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഫണ്ട് നീക്കിവയ്ക്കുന്നു. ആ മനുഷ്യന്റെ ബഹുമാനാർത്ഥം നാല് വാർഷിക ആചരണങ്ങളിൽ ഫെബ്രുവരി 13 ന് മരിച്ചവരെ ബഹുമാനിക്കുന്നതിനുള്ള ഔദ്യോഗിക ഉത്സവമായ [[Parentalia|പാരന്റാലിയ]]യിൽ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ (ഡൈസ് നടാലിസ്) റൊസാരിയയും വയലേറിയയും ആഘോഷിക്കുന്ന ഒരു സ്‌മരണക്കുറിപ്പ്‌ രേഖപ്പെടുത്തിയിരുന്നു. <ref>''[[Inscriptiones Latinae Selectae|ILS]]'' 8366; Regina Gee, "From Corpse to Ancestor: The Role of Tombside Dining in the Transformation of the Body in Ancient Rome," in ''The Materiality of Death: Bodies, Burials, Beliefs,'' Bar International Series 1768 (Oxford, 2008), p. 64.</ref> ഗിൽ‌ഡുകളും അസോസിയേഷനുകളും (കോൾ‌ജിയ) പലപ്പോഴും അംഗങ്ങൾക്ക് ശവസംസ്കാര ആനുകൂല്യങ്ങൾ നൽകിയിരുന്നു. ചിലത് പ്രത്യേകമായി ഈ ആവശ്യത്തിനായി രൂപീകരിച്ചവയുമാണ്. കോളേജ് അംഗങ്ങൾ മരിച്ചവരെ ആദരിക്കുന്നതിലേയ്ക്കായി സാമുദായിക ഭക്ഷണത്തിനും റോസ് ദിനങ്ങൾക്കും ഗുണഭോക്താക്കൾ ധനസഹായം നൽകുകയും ചെയ്തിരുന്നു. <ref>John F. Donahue, ''The Roman Community at Table During the Principate'' (University of Michigan Press, 2004), p. 132.</ref> റോമിലെ [[College of Aesculapius and Hygia|കോളേജ് ഓഫ് എസ്കുലാപിയസ് ആൻഡ് ഹൈജിയ]] മാർച്ച് 22 ന് വയലറ്റ് ദിനവും മെയ് 11 ന് റോസ് ദിനവും ആഘോഷിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ ഡൈനിംഗ് ക്ലബ്ബുകളും ശ്മശാന സമൂഹങ്ങളും ഈ പുഷ്പമേളകൾ പതിവായി നടത്തുകയും ചെയ്യുന്നു.<ref>Donahue, ''The Roman Community at Table,'' pp. 129–133.</ref> റോസാലിയയ്ക്കുള്ള കൂടുതൽ തെളിവുകൾ [[Cisalpine Gaul|സിസാൽപൈൻ ഗൗളിൽ]] (വടക്കൻ ഇറ്റലി) നിന്നുള്ളതാണ്. അവിടെ നിന്നും റോസാലിയയെക്കുറിച്ച് പരാമർശിക്കുന്ന ഇരുപത്തിനാല് ലാറ്റിൻ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. [[Roman Italy|ഇറ്റാലിയൻ ഉപദ്വീപിൽ]] നിന്ന് പത്ത് ലാറ്റിൻ ലിഖിതങ്ങൾ, മാസിഡോണിയയിൽ നിന്നും മൂന്ന് [[Thracia|ത്രേസ്]], [[Illyria|ഇല്ലിറിയ]], [[Pannonia|പന്നോണിയ]] എന്നിവിടങ്ങളിൽ നിന്നും നാല് ലാറ്റിൻ ലിഖിതങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ആറ് ഗ്രീക്ക് ലിഖിതങ്ങൾ [[Bithynia|ബിഥിനിയയിൽ]] നിന്നും മൂന്ന് [[Macedonia (Roman province)|മാസിഡോണിയയിൽ]] നിന്നും [[ബൾഗേറിയ]], [[Scythia|സിത്തിയ]], [[Mysia|മൈസിയ]], [[Phrygia|ഫ്രിഗിയ]], [[ലിഡിയ|ലിഡിയ]], [[ഏഷ്യ]], [[Arcadia|അർക്കാഡിയ]] എന്നിവിടങ്ങളിൽ നിന്നും ഓരോന്നും കണ്ടെടുത്തിരുന്നു.<ref>Kokkinia, "Rosen für die Toten," p. 209.</ref> [[File:Abraham Brueghel (attr) Blumengabe an Venus.jpg|thumb|left|upright=1.3|''ഫ്ലോറൽ ട്രിബ്യൂട്ട് ഫോർ വീനസ്'' (1690 അല്ലെങ്കിൽ അതിനുമുമ്പുള്ളത്), [[Abraham Brueghel|അബ്രഹാം ബ്രൂഗെലിന്റേതാണെന്ന്]] ആരോപിക്കപ്പെട്ട ചിത്രം]] [[Pergamon|പെർഗമോണിൽ]], റോസാലിയ ഒരു "അഗസ്റ്റൻ ദിനം" (ഡൈസ് അഗസ്റ്റി, ചക്രവർത്തിയുടെയോ കുടുംബത്തിന്റെയോ ജന്മദിനം, വിവാഹം അല്ലെങ്കിൽ മറ്റ് വാർഷികം അടയാളപ്പെടുത്തുന്ന [[Imperial cult of ancient Rome|പുരാതന റോമിലെ സാമ്രാജ്യത്വ ആരാധനയുടെ]] ദിവസം) മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് കാണുന്നു. <ref>Steven J. Friesen, ''Imperial Cults and the Apocalypse of John: Reading Revelation in the Ruins'' (Oxford University Press, 2001), p. 129.</ref> രണ്ടാം നൂറ്റാണ്ടിലെ ഒരു ബലിപീഠത്തിലെ ഗ്രീക്ക് ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, പുരാതന റോമിലെ സാമ്രാജ്യത്വ ആരാധന ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പുരുഷ ഗായകസംഘം ആയ ഒരു കൂട്ടം ഹിംനോഡുകൾ കാണപ്പെടുന്ന അവസരങ്ങളിലൊന്നാണ് മൂന്ന് ദിവസത്തെ റോസാലിയ. ഒരു വർഷക്കാലം ഗ്രൂപ്പിന്റെ അദ്ധ്യക്ഷനായിരുന്ന "നല്ല നടത്തിപ്പ്" ഉദ്യോഗസ്ഥനായ യൂക്കോസ്മോസ്, അഗസ്റ്റൻ ദിനത്തിൽ റോസാലിയ ആഘോഷിക്കുന്നതിനായി ഒരു [[Mina (unit)|മിന]] (ഒരു പണ യൂണിറ്റ്) അപ്പം നൽകിയിരുന്നു. പ്രാദേശിക കലണ്ടറിലെ പനെമോസ് എന്ന മാസത്തിലെ ആദ്യ ദിവസമായിരുന്നു അത്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 108. The identification of Panemos with a modern month name varies throughout the ancient calendars on which it appears; see Alan E. Samuel, ''Greek and Roman Chronology: Calendars and Years in Classical Antiquity'' (C.H. Beck, 1972).</ref> പനെമോസിന്റെ രണ്ടാമത്തേതിൽ, ഗ്രൂപ്പിലെ പുരോഹിതൻ റോസാലിയയ്ക്ക് ഒരു മേശ ക്രമീകരണവും ഒരു മിന വീഞ്ഞും മൂന്ന് അപ്പവും നൽകിയിരുന്നു. ഒരു [[Denarius|ഡെനാരിയസ്]] വിലമതിക്കുന്ന ഒരു മേശ ക്രമീകരണം, റോസാലിയയുടെ മൂന്നാം ദിവസത്തിൽ ഒരു അപ്പം എന്നിവയുടെ ചുമതലയുള്ള ഒരു സെക്രട്ടറി അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു ഗ്രാമ്മിയസ്. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 112.</ref> ഈ സംഘം റോമിലെ ഒരു കൊളീജിയം പോലെയും അംഗങ്ങൾക്കുള്ള ഒരു ശ്മശാന സമൂഹമായും പ്രവർത്തിച്ചതായി കാണുന്നു. <ref>Friesen, ''Imperial Cults and the Apocalypse of John,'' p. 111.</ref> റോമൻ സാമ്രാജ്യത്തിന്റെ [[Religious pluralism|വിവിധ മതവിശ്വാസത്തിന്റെ]] പശ്ചാത്തലത്തിൽ [[Phrygia|ഫ്രിഗിയയിലെ]] [[Acmonia|അക്മോണിയ]]യിൽ നിന്നുള്ള ലിഖിതങ്ങൾ റോസാലിയയെ കാണിക്കുന്നു. എ.ഡി 95-ൽ, ടൈറ്റസ് പ്രാക്സിയാസ് എന്ന വ്യക്തിയുടെ വാർഷിക അനുസ്മരണം ഉറപ്പുവരുത്തുന്നതിനായി ഒരു ശ്മശാന സമൂഹത്തിന് ഒരു വിൽപ്പത്രം നൽകി. ശവകുടീരം സാമുദായിക ഭക്ഷണത്തിനും അംഗങ്ങൾക്ക് ധനസഹായത്തിനും പുറമേ, ശവകുടീരത്തെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിക്കാൻ 12 ദീനാരികളും അനുവദിച്ചിരുന്നു. അംഗത്വത്തിന്റെ ബാദ്ധ്യതകൾ നിയമപരമായും മതപരമായും ബന്ധപ്പെട്ടിരിക്കുന്നു. മരണപ്പെട്ടയാളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും സമൂഹത്തിന് അതിന്റേതായ ഒരു [[Tutelary deity|രക്ഷാധികാരമുള്ള ദേവത]]കളുണ്ടായിരുന്നു. ദേവതകൾ തിയോസ് സെബാസ്റ്റോസ് (= ലാറ്റിൻ ഭാഷയിൽ ഡിവസ് അഗസ്റ്റസ്), പ്രാദേശികവും അതുല്യവുമായ വിശേഷണമായ സ്റ്റോഡ്മെനോസിന് കീഴിലുള്ള [[സ്യൂസ്|സ്യൂസ്]], [[Soter| സംരക്ഷകൻ]] ആയ [[അസ്‌ക്‌ളിപ്പിയസ്|അസ്ക്ലേപിയസ്]], (റോമൻ എസ്കുലാപിയസ്, മുകളിലുള്ള കൊളീജിയത്തിലെന്നപോലെ), [[ആർട്ടെമിസ്സ് ക്ഷേത്രം|ആർഫെമിസ് ഓഫ് എഫെസസ്]] എന്നിവയായിരുന്നു. <ref>Paul Trebilco, ''Jewish Communities in Asia Minor'' (Cambridge University Press, 1991, 1994 reprint), p. 81; Barbara Levick, ''The Government of the Roman Empire: A Sourcebook'' (Routledge, 2000, 2nd ed.), pp. 209–210 (with a date of 85, presumably a typographical error since the date is noted as the eleventh consulship of [[Domitian]]). On ''Stodmenos'', see ''Barrington Atlas of the Greek and Roman World,'' edited by Richard J. A Talbert (Princeton University Press, 2000), p. 971.</ref> ഗ്രീക്ക് സംസാരിക്കുന്ന ഒരു യഹൂദ സമൂഹവും അക്മോണിയയിലുണ്ടായിരുന്നു. 215–295 കാലഘട്ടത്തിലെ ഒരു ലിഖിതത്തിൽ ഒരു യഹൂദ സ്ത്രീക്ക് ഭർത്താവ് നൽകിയ സമാനമായ ക്രമീകരണങ്ങൾ രേഖപ്പെടുത്തുന്നു. നിയമപരമായി രൂപീകരിച്ച അയൽ‌പ്രദേശമോ കമ്മ്യൂണിറ്റി അസോസിയേഷനോ ശവകുടീരത്തിന്റെ വാർ‌ഷിക റോസ് അലങ്കാരത്തിന് ഇത് വ്യവസ്ഥ ചെയ്യുന്നു. ഔപചാരികമായ ഉത്തരവിൽ “അവർ‌ ഓരോ വർഷവും റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചില്ലെങ്കിൽ‌, അവർ‌ ദൈവത്തിന്റെ നീതിയെ വിലമതിക്കേണ്ടതുണ്ട്.” <ref>Trebilco, ''Jewish Communities in Asia Minor'', pp. 78–81.</ref> "അദ്ദേഹത്തിന് ദൈവത്തിനുമുന്നിൽ കണക്കുബോധിപ്പിക്കേണ്ടിവരും" എന്ന പ്രമാണസൂത്രം ഫ്രിഗിയയിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുമിടയിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ലിഖിതം ക്രിസ്ത്യാനികളുടേതാകാനുള്ള സാദ്ധ്യതയുണ്ട്.<ref>Trebilco, ''Jewish Communities in Asia Minor'', p. 79. The inscription deals with legal titles to property, and unlike Christians at this time, Jews held full rights as Roman citizens to own property.</ref>സാമ്രാജ്യത്വ ലോകത്തിലെ പൊതു മത പരിതഃസ്ഥിതിയിൽ നിന്ന് യഹൂദമതം ഒറ്റപ്പെട്ടിരുന്നില്ല എന്നതിന്റെ തെളിവുകളിലൊന്നാണ് ഈ ലിഖിതം, കാരണം ശവകുടീരത്തിൽ ബലിയർപ്പിക്കാതെ ഒരു റൊസാറ്റിയോ നടത്താം. ഒന്നിലധികം ദേവതകൾക്കുപകരം, യഹൂദ ഭർത്താവ് ഭാര്യയെ ബഹുമാനിക്കുന്നത് സ്വന്തം ദൈവത്തിന്റെ ദിവ്യനീതിയിൽ മാർഗ്ഗദർശനം സ്വീകരിക്കുകയും സമൂഹത്തിന്റെ ആചാരങ്ങളിൽ പങ്കാളികളാകുകയും "യഹൂദ വിശ്വാസത്തിന് സ്വീകാര്യമായ" രീതിയിൽ അവ നടപ്പാക്കുകയും ചെയ്തു. <ref>Trebilco, ''Jewish Communities in Asia Minor'', pp. 80–81. Some Jewish wedding practices, including the wearing of rose crowns by the bridegroom or bride, were also compatible with or assimilated from Imperial society in general; Michael L. Satlow, "Slipping toward Sacrament: Jews, Christians, and Marriage," in ''Jewish Culture and Society under the Christian Roman Empire'' (Peeters, 2002), p. 74.</ref> [[File:A Bacchanal (Sebastiano Ricci).jpg|thumb|[[Sebastiano Ricci|സെബാസ്റ്റ്യാനോ റിച്ചി]] (1659–1734) ചിത്രീകരിച്ചിരിക്കുന്നു. [[Bacchanalia|ബച്ചനാലിയയിൽ]] ഒരു ആരാധനാ പ്രതിമ റോസാപ്പൂക്കളുടെ പുഷ്പചക്രം കൊണ്ട് അലങ്കരിക്കുന്നു]] സാമ്രാജ്യപരമായ കാലഘട്ടത്തിലെ മാസിഡോണിയയിൽ, നിരവധി ലിഖിതങ്ങൾ റോസാലിയയെ ഒരു വിസിയനസ്, ഒരു ഗ്രാമം അല്ലെങ്കിൽ അയൽ‌രാജ്യ അസോസിയേഷൻ ([[Vicus|വികസിൽ]] നിന്ന്) പോലുള്ള ഗ്രൂപ്പുകൾ‌ക്ക് സ്വമേധയാ ധനസഹായം നൽകുന്ന ഒരു അനുസ്മരണ ഉത്സവമായി പരാമർശിക്കുന്നു. [[Thiasus|തിയാസോസ്]], നിയമപരമായി രൂപവത്കരിച്ച ഒരു അസോസിയേഷൻ, പലപ്പോഴും മദ്യപാനത്തിനായി ഒരു സാമൂഹിക ക്ലബ് എന്ന അർത്ഥത്തിൽ മതപരമായ രീതിയിൽ അല്ലെങ്കിൽ [[Symposium|സിമ്പോസിയം]] കാണപ്പെടുന്നു. [[തെസ്സലോനികി|തെസ്സലോനിക്കയിൽ]], ഒരു തിയാസോസിന്റെ പുരോഹിതൻ റോസ് പുഷ്പചക്രങ്ങൾക്ക് പണം നൽകാനായി മുന്തിരിവള്ളിയുടെ ഒരു പ്രദേശം നൽകി.<ref>''[[Inscriptiones Graecae]]'' X/2 260; Richard S. Ascough, "Paul's 'Apocolypticism' and the Jesus Associations at Thessalonica and Corinth," in ''Redescribing Paul and the Corinthians'' (Society of Biblical Literature, 2011), p. 164.</ref> ഡയോണിഷ്യൻ തിയാസോസ് പിരിച്ചുവിടുകയോ അതിന്റെ ചുമതലകളിൽ പരാജയപ്പെടുകയോ ചെയ്താൽ, സ്വത്ത് ഡ്രയോഫൊറോയിയുടെ ("ഓക്ക്-ബിയേഴ്സ്") ഒരു സമൂഹത്തിലേക്കോ അല്ലെങ്കിൽ ഒടുവിൽ സംസ്ഥാനത്തിലേക്കോ കൈമാറണം എന്നു വ്യവസ്ഥയും ചെയ്തിരുന്നു. <ref name="Kloppenborg-Ascough-p373">Kloppenborg and Ascough, ''Greco-Roman Associations,'' p. 373.</ref> [[Dionysian Mysteries|ഡയോനിഷ്യസിന്റെ രഹസ്യമായ]] സംഘടനകൾക്ക് പുറമേ, മാസിഡോണിയയിലെയും ത്രേസിലെയും ലിഖിതങ്ങളിൽ തിയാസോയിലെ [[ഡയാന|ഡയാന]] ([[ആർട്ടിമിസ്|ആർട്ടെമിസ്]]), ത്രേസിയൻ ദേവൻ അല്ലെങ്കിൽ [[Greek hero cult|യവന നായകൻ]] സൗരോഗെത്സ്, ഒരു [[Gravedigger|ശവക്കുഴി നിർമ്മാതാക്കളുടെ]] സംഘടിതസംഘം എന്നിവരെയും റോസ് അലങ്കരിക്കാനുള്ള രേഖകളിൽ സാക്ഷ്യപ്പെടുത്തുന്നു. <ref>Kloppenborg and Ascough, ''Greco-Roman Associations,'' p. 325.</ref> ശവക്കുഴി നിർമ്മാതാക്കൾ റോസാലിയയ്‌ക്കായി ഓരോ വർഷവും ശവക്കല്ലറകൾ കത്തിക്കുമായിരുന്നു. മറ്റ് പശ്ചാത്തലങ്ങൾ സൂചിപ്പിക്കുന്നത്, പുഷ്പചക്രങ്ങൾ തന്നെ വഴിപാടായി കത്തിച്ചിരിക്കാം എന്നാണ്. <ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 372–374.</ref> വളരെക്കുറച്ചു തവണ സംഭവിക്കുന്ന മാസിഡോണിയൻ അനുസ്മരണത്തിനെക്കുറിച്ചുള്ള ലിഖിതങ്ങളിൽ റിലീഫ് ശൈലിയിൽ ചിത്രീകരിച്ച [[Thracian horseman|ത്രേസിയൻ കുതിരപ്പടയാളി]]യോടൊപ്പം റോസാലിയയെക്കുറിച്ചും പറയുന്നു.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ചില പണ്ഡിതന്മാർ കരുതുന്നത് റോസാലിയയുടെ ആചാരങ്ങൾ റോമൻ സൈന്യത്തിലെ മരിച്ചവരുടെ ബാക്ച്ചിക് ഉത്സവങ്ങളുമായി പ്രത്യേകിച്ച് മാസിഡോണിയയിലും ത്രേസിലെയും ഉത്സവവുമായി ഒത്തുചേർന്നിരുന്നുവെന്നാണ്. <ref>[[Hendrik Wagenvoort]], "The Journey of the Souls of the Dead to the Isles of the Blessed," ''Mnemosyne'' 24.2 (1971), p. 124; [[Martin P. Nilsson]], "The Bacchic Mysteries of the Roman Age," ''Harvard Theological Review'' 46.4 (1953), p. 187.</ref> എ.ഡി. 138-ലെ ഒരു ഗ്രീക്ക് ലിഖിതത്തിൽ പ്രത്യേകിച്ച് ആധുനിക [[ഡോബ്രൂജ|ഡോബ്രുജയിൽ]], ത്രേസിയൻ [[Bessi|ബെസ്സി]] ഗോത്രക്കാർ താമസമാക്കിയ പ്രദേശമായ [[Histria (ancient city)|ഹിസ്റ്റ്രിയയിലെ]] ഉപദേശകസമിതി ഡയോനിഷ്യസിന് റോസ്-അലങ്കാരത്തിനുള്ള (റോഡിസ്മോസ്) സംഭാവന നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. <ref>Beza, ''Paganism in Romanian Folklore'', p. 43.</ref>റോസാപ്പൂക്കൾക്ക് മാസിഡോണിയ പ്രശസ്തമായിരുന്നു. പക്ഷേ റോസാലിയയുടെ എല്ലാ തെളിവുകളും റോമൻ കാലഘട്ടത്തിലേതാണ്.<ref>Kloppenborg and Ascough, ''Greco-Roman Associations,'' pp. 327–329.</ref> ===ബാക്ച്ചിക് ആചാരങ്ങൾ=== {{More|Anthesteria}} [[ഐവി|ഐവിയും]] [[മുന്തിരിങ്ങ|മുന്തിരിപ്പഴവും]] ഡയോനിഷ്യസിന്റെ സസ്യങ്ങളാണെങ്കിലും, [[ഏതൻസ്‌|ഏഥൻസിലെ]] റോസാപ്പൂക്കളും വയലറ്റുപ്പൂക്കളും [[Dionysia|ഡയോനിഷ്യൻ വിരുന്നുകൾ]]ക്ക് അലങ്കാരങ്ങളായിരുന്നു. ഡയോനിഷ്യസിനെ പ്രശംസിക്കുന്ന ഒരു [[Dithyramb|ദിത്തിറാമ്പിൽ]] നിന്നുള്ള മുഴുവനാക്കാത്ത ഒരു ഭാഗത്തിൽ, [[പിണ്ടർ|പിൻഡാർ]] (ബിസി അഞ്ചാം നൂറ്റാണ്ട്) ഡയോനിഷ്യസിന്റെ മൃത്യുവസ്ഥയിലുള്ള അമ്മ [[Semele|സെമെലിനെ]] ബഹുമാനിക്കേണ്ട ഒരു കാലം ആയ സീസണുകൾ (ഹോറേ) ആരംഭിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു പുഷ്പ രംഗം വിവരിച്ചിരിക്കുന്നു. [[File:John William Waterhouse Ariadne.jpg|thumb|upright=1.4|''അരിയാഡ്‌നെ'' (1898) പ്രീ-റാഫെലൈറ്റ് ജോൺ വില്യം വാട്ടർഹൗസ്: ഉറങ്ങുന്ന ചുവന്ന നിറമുള്ള മേലാട ധരിച്ചിരിക്കുന്ന അരിയാഡ്‌നെക്കു ചുറ്റും റോസാപ്പൂക്കൾ കാണാം. പശ്ചാത്തലത്തിൽ കപ്പൽ യാത്രയിലൂടെ തിസസിന്റെ പുറപ്പെടലും ഡയോനിഷ്യസിന്റെ വരവും സൂചിപ്പിക്കുന്നു. ഭാവി സംഭവസൂചനയായി അദ്ദേഹത്തിന്റെ പുള്ളിപ്പുലികളെയും കാണിച്ചിരിക്കുന്നു. <ref>Karl Kilinski II, ''Greek Myth and Western Art: The Presence of the Past'' (Cambridge University Press, 2013), p. 106.</ref>]] <blockquote>''... as the chamber of the purple-robed Horai is opened,<br>the nectar-bearing flowers bring in the sweet-smelling spring.<br>Then, then, upon the immortal earth are cast<br>the lovely tresses of violets, and roses fitted to hair<br>and voices of songs echo to the accompaniment of pipes<br>and choruses come to Semele of the circling headband.''<ref>Pindar, frg. 75 SnM, as translated for the [[Loeb Classical Library]] (1997) by William H. Race and cited in this context by Riu, ''Dionysism and Comedy'', p. 108, note 58, and [[Walter Friedrich Otto]], ''Dionysus: Myth and Cult'', translated by Robert B. Palmer (Indiana University Press, 1965, originally published 1960 in German), p. 159.</ref></blockquote> ഡെമോക്രാറ്റിക് [[Polis|പോളിസിന്റെ]] തുല്യശക്തിയുള്ള മാതൃകയായിരുന്നു ഡയോനിസസ്. അദ്ദേഹത്തിന്റെ സംഘടന (തിയാസോസ്) നാഗരിക സംഘടനകൾക്ക് ഒരു മാതൃകയായിരുന്നു.<ref>Richard Seaford, ''Cosmology and the Polis: The Social Construction of Space and Time in the Tragedies of Aeschylus'' (Cambridge University Press, 2012), pp. 101–102.</ref> ജനാധിപത്യത്തിനു മുമ്പുള്ള ഏഥൻസുമായി ബന്ധപ്പെട്ട ഡയോനിഷ്യയുടെ ഒരു രൂപമായിരുന്നു ആന്തീസ്റ്റീരിയ. ഈ ഉത്സവനാമം ചില പണ്ഡിതന്മാർ ഗ്രീക്ക് ആന്തോസ് "പുഷ്പം, പൂക്കുക" എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതായി പറയുന്നു. <ref>D. Felton, "The Dead," in ''A Companion to Greek Religion'' (Blackwell, 2010), p. 89; Jennifer Neils, "Children and Greek Religion," in ''Coming of Age in Ancient Greece: Images of Childhood from the Classical Past'' (Yale University Press, 2003), p. 145; [[Carl Kerenyi]], ''Dionysos: Archetypal Image of Indestructable Life'' (Princeton University Press, 1976), p. 300.</ref> ഗ്രീക്കുകാർ അതിനെ പൂക്കുന്ന മുന്തിരവള്ളിയുമായി ബന്ധിപ്പിക്കുന്നു. <ref>[[Walter Burkert]], ''Homo Necans'' p. 214.</ref> എ.ഡി ആറാം നൂറ്റാണ്ടിൽ, [[Byzantine Empire||ബൈസന്റൈൻ]] പുരാതനവസ്‌തു സമ്പാദകൻ [[Joannes Lydus|ജോവാൻസ് ലിഡസ്]] ഉത്സവത്തിന്റെ പേര് ആന്തൂസയുമായി ബന്ധപ്പെടുത്തി, ലാറ്റിൻ സസ്യജാലങ്ങൾ ഗ്രീക്ക് സസ്യജാലങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.<ref>Lydus, ''De mensibus'' 4.73; [[Clifford Ando]], "The Palladium and the Pentateuch: Towards a Sacred Topography of the Later Roman Empire," ''Phoenix'' 55 (2001), p. 400.</ref>ശൈത്യകാലത്തിനും വസന്തത്തിനുമിടയിലുള്ള പ്രാരംഭത്തിൽ നടന്ന മൂന്ന് ദിവസത്തെ ഉത്സവത്തിൽ [[Liminality|ലിമിനാലിറ്റിയും]] "ആരംഭവും" എന്ന വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ ആദ്യകാല ഏഥൻസിൽ ഇതിന് പ്രാധാന്യം ഉണ്ടായിരുന്നിട്ടും, പല വശങ്ങളും സ്പഷ്ടമല്ലാത്തതാണ്. ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ആദിമനുഷ്യൻറെ പതനത്തിൽ നിന്ന് പുതിയ വീഞ്ഞ് തുറക്കുന്നതിന്റെ ആഘോഷമായിരുന്നു ഇത്. <ref>Noel Robertson, "Athens' Festival of the New Wine," ''Harvard Studies in Classical Philology'' 95 (1993), p. 197ff. Robertson argues that the Anthesteria was not a festival of the dead, and believes those elements have been attributed to it erroneously.</ref> ആദ്യ ദിവസം, "ഡയോനിഷ്യസ്" ഒരു പൊതു ഘോഷയാത്രയിൽ ചക്രമുള്ള "കപ്പൽ" വഹിച്ച് രാജാവിന്റെ ഭാര്യയുടെ സ്വകാര്യ അറയിലേക്ക് അവളുമായി ഒരു ആചാരപരമായ ഐക്യത്തിനായി കൊണ്ടുപോയി.<ref> ''[[basileus]]'', an indication that the ceremony evokes a time before Athens was a democracy; Seaford, ''Cosmology and the Polis,'' pp. 87–88.</ref> കൃത്യമായ ചടങ്ങുകൾ അജ്ഞാതമാണ്. പക്ഷേ ഏഥൻസിലെ സംസ്കാര നായകനായ [[Theseus|തീസസ്]] ഉപേക്ഷിച്ചശേഷം ഡയോനിഷ്യസിന്റെ ഭാര്യയായ [[Ariadne|അരിയാഡ്‌നെയുടെ]] കെട്ടുകഥയുമായി ബന്ധപ്പെട്ടതാകാം. <ref>Seaford, ''Cosmology and the Polis,'' pp. 85–87, 101, 133, citing Apollodorus, ''Against Nature'' 73; Burkert, ''Greek Religion'' pp. 109, 164, 239.</ref> [[File:Greek - Red-Figure Chous with Eros - Walters 48206.jpg|thumb|ആന്തീസ്റ്റീരിയയ്‌ക്കായുള്ള കുട്ടികളുടെ ആചാരപരമായ വൈൻ പാത്രം (ചൗസ്), ഒരു വണ്ടി വലിച്ചുകൊണ്ട് സ്വന്തം പുഷ്പചക്രവുംകൊണ്ട് ചൗസിലേക്ക് കൈ നീട്ടുന്ന മാംസപുഷ്‌ടിയുള്ള ബാലനായി ഈറോസിനെ ചിത്രീകരിക്കുന്നു. (ഏകദേശം 410 BC) ]] പുതിയ വളർച്ചയുടെയും പരിവർത്തനത്തിൻറെയും പ്രമേയത്തിന് അനുസൃതമായി, <ref>Neils, "Children and Greek Religion," in ''Coming of Age in Ancient Greece,'' p. 145.</ref> പുരാതന ലോകത്ത് ഉയർന്ന ശിശുമരണ നിരക്ക് കണക്കിലെടുക്കുമ്പോൾ, ശൈശവത്തിൽ നിന്ന് ബാല്യത്തിലേക്കുള്ള ഒരു ആഘോഷവേള കൂടിയായിരുന്നു ആന്തെസ്റ്റീരിയ..മൂന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ വിനോദ പരിപാടികളിൽ കളിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ കൊണ്ട് പ്രത്യേകം അലങ്കരിച്ച ഒരു ചെറിയ ജഗ്ഗ് (ചൗസ്) ലഭിച്ചു. ചൗസ് ചിലപ്പോൾ പാത്രത്തിൽ ചിത്രീകരിച്ച് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. അടുത്ത വർഷം, കുട്ടിക്ക് തന്റെ ചൗസിൽ നിന്നുള്ള വീഞ്ഞിന്റെ ആചാരപരമായ രുചി നൽകി. <ref>Neils, "Children and Greek Religion," p. 145; John H. Oakley, "Death and the Child," p. 177; Lesley A. Beaumont, "The Changing Face of Childhood," p. 75; and H.A. Shapiro, "Fathers and Sons, Men and Boys," pp. 89, 103, all in ''Coming of Age in Ancient Greece''. See also Burkert, ''Greek Religion'', pp. 237–238.</ref> ഈ പാത്രങ്ങൾ പലപ്പോഴും കുട്ടികളുടെ ശവക്കുഴികളിൽ കാണപ്പെടുന്നു. അവ അകാലമരണത്തിനുശേഷം അധോലോകത്തിലേക്ക് കൊണ്ടുപോകുന്നതായി വിശ്വസിക്കുന്നു.<ref>Beaumont, "The Changing Face of Childhood," p. 75; Oakley, "Death and the Child," p. 177.</ref> ആന്തീസ്റ്റീരിയയെ റോമൻ [[Lemuria (festival)|ലെമുറിയയുമായി]] താരതമ്യം ചെയ്തിട്ടുണ്ട്. <ref>Burkert, ''Homo Necans'', p. 226.</ref>ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിനു ഇടയിലുള്ള തടസ്സം കടന്നുപോകാവുന്നതും മരിച്ചവരുടെ നിഴലുകൾ ഭൂമിയിൽ അലഞ്ഞുതിരിയുന്നതുമായ ഒരു ദുർബലമായ സമയമായിരുന്നു രണ്ടാം ദിവസം.. മൂന്നാം ദിവസം, പ്രേതങ്ങളെ നഗരത്തിൽ നിന്ന് ആട്ടിയോടിച്ചു ഹെർമിസ് ചാത്തോണിയോസ് ("അധോലോക ഹെർമിസ്") ധാന്യങ്ങളുടെയും വിത്തുകളുടെയും കലങ്ങൾ യാഗങ്ങളിൽ സമർപ്പിച്ചു.<ref>Burkert, ''Greek Religion'', pp. 218, 222.</ref> നിഴലുകളുടെ ഐഡന്റിറ്റി വ്യക്തമല്ലെങ്കിലും, സാധാരണഗതിയിൽ അസ്വസ്ഥരായ പ്രേതങ്ങൾ അകാലത്തിൽ മരിച്ചവരാണെന്ന് തിരിച്ചറിഞ്ഞു.<ref>Kerenyi, ''Dionysos: Archetypal Image of Indestructable Life'', p. 364.</ref> തെസ്സലോനിക്കയിലെ പുരോഹിതപത്നിമാർ അവരുടെ ഓർമ്മ നിലനിർത്തുന്നതിനായി മുന്തിരിത്തോട്ടം ഇഷ്‌ടദാനം ചെയ്യുകയും ഓരോ ഡയോനിഷ്യനും പുഷ്പചക്രം അണിയിക്കാൻ ആരംഭിക്കുകയും ചെയ്തു. <ref name="Kloppenborg-Ascough-p373" /> ഒരു ഡയോനിഷ്യൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂവ്, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും ഒപ്പം രസകരമായ കാര്യങ്ങൾ, ഉല്ലാസം എന്നിവയും ആണ്. ഡയോനിഷ്യസ് അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ റോസാപ്പൂവിന്റെ പുഷ്പചക്രത്തിൽ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾവസ്ത്രവും ധരിച്ചുകൊണ്ട് മരണംപോലുള്ള ഉറക്കത്തിൽനിന്ന് <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref>ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നതായി [[Philostratus|ഫിലോസ്ട്രാറ്റസ്]] (എ.ഡി. 250) വിവരിക്കുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[File:Mosaïque - Buste de Dionysos - Palazzo Massimo.JPG|thumb|left|3-ആം നൂറ്റാണ്ടിലെ [[Roman mosaic|മൊസൈക്കിൽ]] പുള്ളിപ്പുലിതൊലി ധരിച്ച് പുഷ്പചക്രം ധരിച്ച ഡയോനിഷ്യസിന്റെ അർദ്ദകായപ്രതിമ]] == വീഞ്ഞും റോസാപ്പൂവും == തന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു മുന്തിരിത്തോട്ടം വസ്വിയ്യത്ത് ചെയ്ത തെസ്സലോനിക്കയിലെ പുരോഹിതൻ, അവിടെ എത്തിയ ഓരോ ഡയോണിഷ്യൻ ദീക്ഷകനും ഒരു റോസ് റീത്ത് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. <ref name="Kloppenborg-Ascough-p373" /> ഡയോണീഷൻ പശ്ചാത്തലത്തിൽ, വീഞ്ഞ്, റോസാപ്പൂക്കൾ, ചുവപ്പ് നിറം എന്നിവ അക്രമത്തിന്റെയും ശവസംസ്കാരത്തിന്റെയും പ്രണയാതുരമായ അന്വേഷണങ്ങളുടെയും ഉല്ലാസത്തിന്റെയും പ്രതീകങ്ങളാണ്. അരിയാഡ്‌നെ കണ്ടുമുട്ടുമ്പോൾ ഡയോനിസസ് ഒരു റോസാപ്പൂവിന്റെ റീത്തും ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ മേലങ്കിയും ധരിച്ചതായി ഫിലോസ്ട്രാറ്റസ് (മരണം ഏകദേശം 250 എ.ഡി.) വിശേഷിപ്പിക്കുന്നു. <ref>Philostratus, ''Imagines'' 1.15; Terence Cave, ''Retrospectives: Essays in Literature, Poetics and Cultural History'' (Modern Humanities Research Association, 2009), p. 73.</ref> അവളുടെ ഉറക്കം ഒരുതരം മരണമാണ്, അതിൽ നിന്ന് അവൾ ദൈവസ്നേഹത്താൽ ഉണർന്ന് രൂപാന്തരപ്പെടുന്നു. <ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> ഡയോനിസസുമായുള്ള അരിയാഡ്‌നെയുടെ അനശ്വരമായ ഐക്യത്തെ പ്രതീകപ്പെടുത്തുന്ന കിരീടം കൊറോണ ബോറാലിസ് ([[കിരീടമണ്ഡലം]]) എന്ന ഒരു നക്ഷത്രരാശിയുടെ രൂപാന്തരീകരണത്തിന് വിധേയമായി. ചില സ്രോതസ്സുകളിൽ, കൊറോണ ഒരു വജ്രകിരീടമായിരുന്നു. പക്ഷേ റോമൻ നാടകകൃത്ത് [[സെനക്ക|സെനേക്ക]]യ്ക്കും <ref>[[Seneca the Younger|Seneca]], ''Phaedra'' 769, as noted by Michael Coffey and Roland Mayer, ''Seneca: Phaedra'' (Cambridge University Press, 1990), pp. 159–160; and ''Hercules Furens'' 18, as noted by John G. Fitch, ''Seneca's ''Hercules Furens'': A Critical Text with Introduction and Commentary'' (Cornell University Press, 1987), pp. 125–126.</ref> മറ്റുള്ളവർക്കും ഇത് റോസാപ്പൂക്കളുടെ മാലയായിരുന്നു. അസ്ട്രോണിമികയുടെ രചയിതാവായ [[Marcus Manilius|മനിലിയസ്]] (എ.ഡി. ഒന്നാം നൂറ്റാണ്ട്), അരിയാഡ്‌നെയുടെ കിരീടം പർപ്പിൾ, ചുവപ്പ് നിറത്തിലുള്ള പൂക്കൾ - വയലറ്റുകൾ, ഹയാസിന്ത്സ്, പോപ്പിസ്, "രക്തത്തിന്റെ ചുവപ്പുനിറമുള്ള വിരിഞ്ഞ റോസാ പുഷ്പം" എന്നിവകൊണ്ട് നിർമ്മിച്ചിരിക്കുന്നതായി വിവരിക്കുന്നു. ഒപ്പം പൂന്തോട്ടങ്ങൾ നട്ടുവളർത്തുന്നതിലും പൂമാലകൾ ഉണ്ടാക്കുന്നതിലും സുഗന്ധദ്രവ്യങ്ങൾ വാറ്റിയെടുക്കുന്നതിലും ജ്യോതിഷപരമായ സ്വാധീനം ചെലുത്തുന്നതായും പറയുന്നു.<ref>Susan Guettel Cole, "Finding Dionysus," in ''A Companion to Greek Religion'' p. 333; Nina da Vinci Nichols, ''Ariadne's Lives'' (Associated University Presses, 1995), p. 14 ''et passim''; [[Zahra Newby]], "In the Guise of Gods and Heroes: Portrait Heads on Roman Mythological Sarcophagi," in ''Life, Death and Representation: Some New Work on Roman Sarcophagi'' (Walter de Gruyter, 2011), pp. 201–205.</ref> [[Ancient Roman sarcophagi|റോമൻ സാർകോഫാഗിയിൽ]] ഡയോണിഷ്യൻ രംഗങ്ങൾ സാധാരണമായിരുന്നു. കുപ്പിഡ്സ് അല്ലെങ്കിൽ ഈറോട്ട്സ് എന്നിവർ സ്നേഹത്തിന്റെ നിലനിൽപ്പിനുവേണ്ടി മരണത്തെ അഭിമുഖീകരിക്കുന്നു. <ref>Janet Huskinson, ''Roman Children's Sarcophagi: Their Decoration and Its Social Significance'' (Oxford University Press, 1996), p. 30; [[Paul Zanker]] and Björn C. Ewald, ''Living with Myths: The Imagery of Roman Sarcophagi'' (Oxford University Press, 2012), p. 102 ''et passim''; Newby, "In the Guise of Gods and Heroes," pp. 201–205.</ref> ശവസംസ്കാര ചടങ്ങുകളിൽ ബാക്ച്ചിക് ലിബേഷനുകൾ പകർന്നുകൊണ്ട് വെർജിലിന്റെ [[ഈനിഡ്|ഐനെയിഡിൽ]] പർപ്പിൾ പുഷ്പങ്ങൾ അണിഞ്ഞിരിക്കുന്നു. <ref>Vergil, ''Aeneid'' 5.77–81; Brenk, ''Clothed in Purple Light,'' p. 88.</ref> [[Nonnus|നോനസിന്റെ]] [[Dionysiaca|ഡയോനിസിയാക്കയിൽ]] (എ.ഡി. നാലാം നൂറ്റാണ്ടിന്റെ അവസാനം മുതൽ 5-ആം നൂറ്റാണ്ട് വരെ) സുന്ദരനായ യുവാവായ [[Ampelos|ആമ്പലോസിന്റെ]] മരണത്തിൽ ഡയോനിഷ്യസ് അനുശോചനം രേഖപ്പെടുത്തുകയും ശരീരത്തെ റോസാപ്പൂവ്, ലില്ലി, [[അനിമൺ|അനെമോൺസ്]] എന്നിവ ഉപയോഗിച്ച് മൂടുകയും [[അംബ്രോസിയ|അംബ്രോസിയ]] തളിക്കുകയും ചെയ്യുന്നു. മരിച്ചുപോയ ആൺകുട്ടിയുടെ രൂപാന്തരീകരണമായി ആദ്യത്തെ മുന്തിരി സൃഷ്ടിക്കുന്നു. ഇതിൽനിന്ന് മനുഷ്യന്റെ ഉപയോഗത്തിനായി വീഞ്ഞ് ഉത്പാദിപ്പിക്കുന്നു.<ref>[[Nonnus]], ''Dionysiaca'' 11.241–243; Miguélez-Cavero, ''Poems in Context,'' p. 132.</ref> == അഡോണിസിന്റെ ആചാരങ്ങൾ == [[File:Hendrik Goltzius - Stervende Adonis.jpg|thumb|''The blood of the dead Adonis turns into an anemone (Ovid, Met. X 735)'' (1609), by [[Hendrick Goltzius]]]] അഡോണിസിന്റെ ([[Adonia|അഡോണിയ]]) ആചാരങ്ങൾ സാമ്രാജ്യത്വ കാലഘട്ടത്തിൽ ഒരു റോസാലിയയായി കണക്കാക്കപ്പെട്ടു. <ref>Dominic Perring, "'Gnosticism' in Fourth-Century Britain: The Frampton Mosaics Reconsidered," ''Britannia'' 34 (2003), p. 108.</ref> പുരാണത്തിന്റെ ഒരു പതിപ്പിൽ, മുള്ളുകൊണ്ട് കുത്തി അഫ്രോഡൈറ്റിന്റെ കാലിൽ നിന്നുള്ള രക്തവും അഡോണിസിനെ [[പന്നി]] കൊന്നപ്പോൾ ശരീരത്തിൽ നിന്ന് വരുന്ന രക്തവും പൂക്കൾക്ക് നിറം നൽകുന്നു. <ref>Rina Talgam, "The ''Ekphrasis Eikonos'' of Procopius of Gaza: The Depiction of Mythological Themes in Palestine and Arabia during the Fifth and Sixth Centuries," in ''Christian Gaza in Late Antiquity'' (Brill, 2004), pp. 223–224.</ref> [[Bion of Smyrna|ബയോൺ]] (ബിസി രണ്ടാം നൂറ്റാണ്ട്) രചിച്ചത് എന്ന് ആരോപിക്കപ്പെടുന്ന അഡോണിസിന്റെ വിലാപത്തിൽ, അഫ്രോഡൈറ്റിന്റെ കണ്ണുനീർ അഡോണിസിന്റെ രക്തച്ചൊരിച്ചിലുമായി പൊരുത്തപ്പെടുന്നു.<blockquote>''and the blood and tears become flowers upon the ground. Of the blood comes the rose, and of the tears the [[Anemone nemorosa|windflower]].''<ref>Brenk, ''Clothed in Purple Light,'' p. 87; translation by J.M. Edmonds at [http://www.theoi.com/Text/Bion.html theoi.com.] [[Pausanias (geographer)|Pausanias]] (6.24.7) also connects roses to the story of Aphrodite and Adonis; Cyprino, ''Aphrodite,'' p. 96.</ref></blockquote> ഐതിഹ്യമനുസരിച്ച്, [[Myrrha|മിറയുടെയും]] അവളുടെ പിതാവിന്റെയും അവിഹിത ബന്ധത്തിൽ നിന്നാണ് അഡോണിസ് ജനിച്ചത്. വഞ്ചനാപരമായ സംഗമം മിറ അവഗണിച്ചതിനുള്ള അഫ്രോഡൈറ്റിന്റെ ഒരു ശിക്ഷയായിരുന്നു മിഥ്യാധാരണാപരമായ കാമം. കപടവേഷവും ഇരുട്ടും പെൺകുട്ടി അബന്ധത്തിലകപ്പെടാൻ കാരണമായി. എന്നാൽ അവൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞപ്പോൾ, പിതാവിന്റെ ദേഷ്യം അവളുടെ മനുഷ്യ സ്വത്വത്തെ മാറ്റിമറിക്കുകയും അവൾ സുഗന്ധം ഉൽപാദിപ്പിക്കുന്ന [[Commiphora|മിറ ]] വൃക്ഷമായി മാറുകയും ചെയ്തു. അഡോണിസിന്റെ സസ്യപ്രകൃതം മരത്തിൽ നിന്ന് ജനിച്ച സമയത്താണ് പ്രകടമാകുന്നത്. ഒരു പാരമ്പര്യത്തിൽ, അഫ്രോഡൈറ്റ് ശിശുവിനെ എടുത്ത് ഒരു പെട്ടിയിൽ ഒളിപ്പിച്ചു (ലാർനാക്സ്, ചാരത്തെയോ മറ്റ് മനുഷ്യാവശിഷ്ടങ്ങളെയോ ​​പെട്ടിക്കകത്താക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു വാക്ക്), അവനെ വളർത്താൻ അധോലോക ദേവതയായ പെർസെഫോണിന് നൽകി. അവൻ സുന്ദരനായ ഒരു യുവാവായി വളർന്നപ്പോൾ, സ്നേഹത്തിന്റെയും മരണത്തിന്റെയും മേഖലകളെ പ്രതിനിധീകരിക്കുന്ന അഫ്രോഡൈറ്റും പെർസെഫോണും അവകാശവാദമുന്നയിച്ചു. അഡോണിസ് വർഷത്തിന്റെ മൂന്നിലൊന്ന് സ്വർഗ്ഗീയ അഫ്രോഡൈറ്റിനൊപ്പം, ഒന്ന് [[Chthonic|ചാത്തോണിക്]] പെർസെഫോണിനൊപ്പം, മറ്റൊന്ന് നക്ഷത്രലോകത്തും ചെലവഴിക്കണമെന്ന് സ്യൂസ് വിധിച്ചു. പെർസെഫോണിന്റെ കാലവും സ്വന്തം അധോലോക ഭർത്താവും മുകളിലുള്ള ലോകവും തമ്മിൽ വിഭജിച്ചിരിക്കുന്ന കാലത്തിനും സമാനമാണ് ഈ ദൃഷ്ടാന്തം.<ref>Gina Salapata, "Τριφίλητος Ἄδωνις: An Exceptional Pair of Terra-cotta Arulae from South Italy," in ''Studia Varia from the J. Paul Getty Museum'' (Getty Publications, 2001), vol. 2, p. 34; J.P. Massaut, "Mystique rhénane et humanisme chrétien d'Eckhart à Érasme. Continuité, convergence ou rupture?" in ''The Late Middle Ages and the Dawn of Humanism Outside Italy'' (Leuven University Press, 1972), p. 128, citing as an example Ausonius, ''Epistolarum liber'' 4.49.</ref> ഒരു സ്കോട്ടിഷ് സാമൂഹിക നരവംശശാസ്ത്രജ്ഞനും നാടോടി ശാസ്ത്രജ്ഞനുമായ [[James George Frazer|ജെ.ജി. ഫ്രേസർ]], അഡോണിസ് പുരാതന കാർഷികദേവനായി ഗണിക്കപ്പെടുന്നതായി കാണിക്കുന്നു. [[H. J. Rose|എച്ച്ജെ റോസ്]] അഡോണിസിന്റെ ആചാരങ്ങളിൽ "മഹതിയായ അമ്മയുടെയും സസ്യജാലങ്ങൾ മരിക്കുമ്പോൾ മരിക്കുന്ന അവളുടെ കാമുകനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കാൽപനികകഥ പൗരസ്‌ത്യദേശത്തുള്ള രൂപരേഖകളിൽ കണ്ടെത്തി." <ref>[[H.J. Rose]], ''A Handbook to Greek Mythology'' (Routledge, 1928, 6th ed. 1958, 1964 paperback edition), p. 101.</ref> റോബർട്ട് എ. സെഗൽ അഡോണിസിന്റെ മരണത്തെ ""അനശ്വരമായ ശിശുവിന്റെ" (പ്യൂർ) പരാജയമാണെന്ന് വിശകലനം ചെയ്തു. നഗര-സംസ്ഥാനത്തിന്റെ മുതിർന്നവരുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ചടങ്ങ് പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടതാണെന്നും അതിനാൽ വ്യഭിചാരം, കൊലപാതകം, തോന്ന്യാസം, കൈവശപ്പെടുത്തുക, അവിവാഹിതാവസ്ഥ, സന്താനഹീനമായ അവസ്ഥ തുടങ്ങിയ സാമൂഹിക ലംഘനങ്ങൾ ഉൾപ്പെടുന്ന ഒരു ജാഗ്രതാ കഥയെന്നും "വിശകലനം ചെയ്തു.<ref>Robert A. Segal, "Adonis: A Greek Eternal Child," in ''Myth and the Polis'' (Cornell University Press, 1991), pp. 64–85.</ref> [[File:0 Monument funéraire - Adonis mourant - Museu Gregoriano Etrusco.JPG|thumb|left|മരിക്കുന്ന അഡോണിസിനെ ശ്രദ്ധിക്കുന്ന നായ. ഒരു ശവസംസ്ക്കാര സ്മാരകത്തിന്റെ മൂലയുടെ പാദങ്ങളിൽ പുഷ്പ അലങ്കാരങ്ങൾ (ബിസി മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ) ]] ആചാരപരമായ [[lamentation|ശോകഗീതത്തോടും]] [[dirge|ശ്‌മശാനഗീതത്തോടും]] സ്ത്രീകൾ അഡോണിയ അവതരിപ്പിക്കുകയും ചിലപ്പോൾ കട്ടിലിൽ മരിച്ച യുവാക്കളുടെ ഒരു പ്രതിമ വയ്ക്കുകയും അതിന്റെ സാന്നിധ്യത്തിൽ സുഗന്ധം പരത്തുകയും പച്ചപ്പ് കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു.<ref name="Salapata-p35">Salapata, "Τριφίλητος Ἄδωνις," p. 35.</ref> ഉത്സവത്തിന്റെ ഭാഗമായി, അവർ "[[gardens of Adonis|അഡോണിസിന്റെ പൂന്തോട്ടങ്ങൾ]]" നട്ടു. "ആഴമില്ലാത്ത മണ്ണിൽ നട്ടുപിടിപ്പിച്ച വിത്തുകളിൽ നിന്ന് ഉണ്ടായ സസ്യങ്ങളും പാത്രങ്ങളിൽ വളർത്തുന്ന വാർഷികസസ്യങ്ങൾ, അത് വേഗത്തിൽ വളർന്നു വേഗത്തിൽ ഉണങ്ങിപ്പോയി"<ref>Rose, ''A Handbook to Greek Mythology'', p. 101.</ref> ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം ചുരുക്കുന്നു.<ref name="Salapata-p35" /> ഉത്സവത്തോടനുബന്ധിച്ച, രാത്രിയാത്ര, പലപ്പോഴും അവധിദിനങ്ങളുടെ ഔദ്യോഗിക കലണ്ടറിന്റെ ഭാഗമായിരുന്നില്ല, കൂടാതെ ഒരു സ്വകാര്യ ആചാരമെന്ന നിലയിൽ റോസാലിയയ്ക്ക് ഒരു നിശ്ചിത തീയതി ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു.<ref>Salapata, "Τριφίλητος Ἄδωνις," p. 34.</ref> ആഘോഷം ഓരോ സ്ഥലത്തും വ്യത്യാസപ്പെട്ടിരുന്നുവെങ്കിലും, ഇതിന് സാധാരണയായി രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു. അഫ്രോഡൈറ്റും അഡോണിസും തമ്മിലുള്ള പ്രണയത്തിന്റെ ആഘോഷത്തിൽ വിവാഹ വിരുന്നു പോലുള്ള സന്തോഷകരമായ ആനന്ദം, അഡോണിസിന്റെ മരണത്തിൽ അനുഷ്ഠാനപരമായ വിലാപം. വിരുന്നിനുള്ള അലങ്കാരങ്ങളും ആചാരപരമായ വേഷഭുഷണങ്ങൾ, തളികയിലെ പൂന്തോട്ടങ്ങൾ ഉൾപ്പെടെയുള്ളവ, ശവസംസ്കാരത്തിനായി രൂപാന്തരപ്പെട്ടു അല്ലെങ്കിൽ വഴിപാടുകളായി കരുതി നശിപ്പിച്ചു. മാല ചാർത്തിയ കട്ടിൽ ശവമഞ്ചമായി മാറി. ([[Ancient Greek funeral and burial practices|പ്രോതെസിസ്]]) '.<ref>Salapata, "Τριφίλητος Ἄδωνις," pp. 35–36.</ref> ദമ്പതികളെന്ന നിലയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും പ്രതിരൂപം ഗ്രീക്ക് കലയിൽ ഡയോനിഷ്യസ്, അരിയാഡ്നെ എന്നിവരിൽ നിന്ന് വേർതിരിച്ചറിയാൻ പ്രയാസമാണ്. <ref>Salapata, "Τριφίλητος Ἄδωνις," p. 36.</ref> പ്രണയത്തിന്റെ ആഡംബരവും ആനന്ദവും ആസ്വദിക്കുന്ന ദമ്പതികളുടെ ഗ്രീക്ക് ചിത്രീകരണത്തിന് വിപരീതമായി, റോമൻ ചിത്രങ്ങളും സാർക്കോഫാഗിയും നഷ്ടപ്പെടുന്ന നിമിഷത്തിൽ എല്ലായ്പ്പോഴും അവരുടെ പ്രണയത്തെ രൂപപ്പെടുത്തുന്നു. അഫ്രോഡൈറ്റിന്റെ കൈകളിലെ അഡോണിസിന്റെ മരണം [[Resurrection|പുനരുത്ഥാനത്തെ]] ചോദ്യം ചെയ്യുന്നു. <ref>Salapata, "Τριφίλητος Ἄδωνις," pp. 38 and 48 (note 138).</ref> ഇന്നത്തെ [[ജോർദാൻ|ജോർദാനിലെ]] [[Arabia Petraea|അറേബ്യ പ്രവിശ്യ]]യിലെ ഒരു സാമ്രാജ്യ നഗരമായ [[Madaba|മഡബയിൽ]], പൗരാണികസങ്കൽപ്പമുളള മൊസൈക്കുകളുടെ ഒരു പരമ്പരയിൽ അഫ്രോഡൈറ്റിന്റെയും അഡോണിസിന്റെയും സിംഹാസനാരോഹണമുണ്ട്. അതിൽ ആറ് ഈറോട്ടുകളും മൂന്ന് [[Charites|ചാരിറ്റികളും]] ("ഗ്രേസെസ്") പങ്കെടുക്കുന്നു. അവയ്ക്ക് സമീപമുള്ള ഒരു കൊട്ടയിൽ മറിഞ്ഞു കിടക്കുന്ന റോസാപ്പൂക്കൾ റോസാലിയയെ സൂചിപ്പിക്കുന്നതായി കാണാം.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> പുരാതന കാലഘട്ടത്തിൽ, ഒരു റൊസാലിയയെക്കുറിച്ച് സജ്ജമാക്കിയ സാഹിത്യകൃതികൾ യഥാർത്ഥ സന്ദർഭത്തിൽ ആസൂത്രണം ചെയ്തതാണെങ്കിലും അല്ലെങ്കിൽ ഈ സന്ദർഭത്തെ ഒരു സാങ്കൽപ്പിക ക്രമീകരണമായി മാത്രം ഉപയോഗിച്ചാലും "" അഡോണിസിനുവേണ്ടിയുള്ള വിലാപം "ഒരു പ്രമേയമായി എടുത്തിരുന്നു.<ref>Talgam, "The ''Ekphrasis Eikonos'' of Procopius," p. 223; David Westberg, "The Rite of Spring: Erotic Celebration in the ''Dialexis'' and ''Ethiopoiiai'' of Procopius of Gaza," in ''Plotting With Eros: Essays on the Poetics of Love and the Erotics of Reading'' (Museum Tusculanum Press, 2009), p. 189.</ref> റോമൻ ഉത്സവത്തിനായുള്ള റോസാലിയയുടെ പങ്കിട്ട ഭാഷയും അഡോണിയയിലെ പുഷ്‌പത്തിന്റെ നിരീക്ഷണവും സമാനമോ താരതമ്യപ്പെടുത്താവുന്നതോ ആയ പ്രവർത്തനങ്ങളെ സൂചിപ്പിക്കാം, മാത്രമല്ല നേരിട്ടുള്ള ഏകീകരണവും ഇതിന് ആവശ്യമില്ല.<ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189.</ref> == ആറ്റിസിന്റെ വയലറ്റുകൾ == [[File:Statue of a reclining Attis at the Shrine of Attis 1.jpg|thumb|upright=1.3| ചാരിയിരിക്കുന്ന [[radiate crown|റേഡിയേറ്റ് കിരീട]]ത്തോടുകൂടിയ ആറ്റിസിന്റെ ഇടത് കൈയിൽ [[shepherd's crook|ഇടയന്റെ വക്രത്തെയും]] (കേടായ) വലതു കൈയിൽ മാതളനാരങ്ങയും പൈൻ കോണുകളും ഗോതമ്പും പിടിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ ഭാഗിക നഗ്നത കാണിക്കുന്നത് അയാൾ പൂർണ്ണമായ വൃഷ്‌ണച്ഛേദത്തിന് വിധേയനായിരുന്നുവെന്നും അദ്ദേഹം ചാരിയിരിക്കുന്ന താടിയുള്ള തല മിക്കവാറും സാംഗാരിയസ് നദി ദേവനാണ് <ref>Maria Grazia Lancellotti, ''Attis, Between Myth and History: King, Priest, and God'' (Brill, 2002), p.116.</ref> അല്ലെങ്കിൽ ഗാലസ്<ref>Jaime Alvar, ''Romanising Oriental Gods: Myth, Salvation and Ethics in the Cults of Cybele, Isis and Mithras,'' translated by Richard Gordon (Brill, 2008), p. 38.</ref>([[Ostia Antica|ഓസ്റ്റിയയിൽ]] നിന്ന്, എ ഡി രണ്ടാം നൂറ്റാണ്ട്)]] [[Claudius|ക്ലോഡിയസിന്റെ]] ഭരണം മുതൽ [[Antoninus Pius|അന്റോണിനസ് പയസിന്റെ ]] ഭരണകാലം വരെ മാർച്ചിലെ ഒരു "വിശുദ്ധ വാരം" മാഗ്ന മേറ്ററിന്റെയും ആറ്റിസിന്റെയും ചടങ്ങുകൾക്കായി വികസിപ്പിച്ചെടുത്തു ("മഹാമാതാവ്", "ദൈവങ്ങളുടെ മാതാവ്" അല്ലെങ്കിൽ [[Cybele|സൈബലെ]]) എന്നും അറിയപ്പെടുന്നു). "<ref>Lancellotti, ''Attis'', p. 81; [[Bertrand Lançon]], ''Rome in Late Antiquity'' (Routledge, 2001), p. 91; Philippe Borgeaud, ''Mother of the Gods: From Cybele to the Virgin Mary'', translated by Lysa Hochroth (Johns Hopkins University Press, 2004), pp. 51, 90, 123, 164. Scholars are divided as to whether the full program of observances was put in place under Claudius, or gradually expanded until the time of Antoninus Pius: Gary Forsythe, ''Time in Roman Religion: One Thousand Years of Religious History'' (Routledge, 2012), p. 88; Alvar, ''Romanising Oriental Gods,'' p. 286.</ref> മാർച്ച് 15 ന് നടന്ന ഒരു പ്രാഥമിക ഉത്സവത്തിൽ, ഫ്രിജിയൻ നദിയുടെ ഞാങ്ങണകൾക്കിടയിൽ ആറ്റിസിന്റെ ശിശുക്കളെ ഇടയന്മാരോ സൈബേലോ കണ്ടെത്തിയതായി അടയാളപ്പെടുത്തി. തുടർച്ചയായ ചടങ്ങുകൾ മാർച്ച് 22 ന് ആർബർ ഇൻട്രാട്ട് ("ദി ട്രീ എൻട്രസ്") ഉപയോഗിച്ച് പുനരാരംഭിക്കുകയും മാർച്ച് 27 അല്ലെങ്കിൽ 28 വരെ നീണ്ടുനിൽക്കുകയും ചെയ്തു. ആർബർ ഇൻട്രാറ്റിന്റെ ദിവസത്തിൽ, കോളേജ് ഓഫ് ഡെൻഡ്രോഫോറസ് ("ട്രീ-ചുമക്കുന്നവർ") ഒരു പൈൻ മരം കൊണ്ടുപോയി ആറ്റിസിന്റെ ഒരു പ്രതിമ ഉണ്ടാക്കി "ദൈവത്തെപ്പോലെ കമ്പിളി തലപ്പാവു കൊണ്ട് പൊതിഞ്ഞ് വയലറ്റ് പുഷ്പചക്രം കൊണ്ട് അലങ്കരിച്ചിരുന്നു. <ref>[[Francisco Rodríguez Adrados|Francisco R. Adrados]], ''Festival, Comedy and Tragedy: The Greek Origins of Theatre,'' translated by Christopher Holme (Brill, 1975, originally published 1972 in Spanish), p. 395.</ref> [[Lucretius|ലുക്രേഷ്യസ്]] (ബിസി ഒന്നാം നൂറ്റാണ്ട്) ഏപ്രിലിൽ ആഘോഷിക്കുന്ന [[Megalensia|മെഗാലെൻസിയയിലെ]] മാഗ്ന മെറ്ററിന്റെ ഉല്ലാസയാത്രയിൽ റോസാപ്പൂക്കളെയും പേരിടാത്ത മറ്റ് പുഷ്പങ്ങളെയും കുറിച്ച് പരാമർശിക്കുന്നു. <ref>Lucretius, ''De rerum natura'' 2.627–628.; Hooey, "Rosaliae signorum," p. 27.</ref> ആറ്റിസ് പുരാണത്തിലെ അക്രമത്തിൽ നിന്ന് വയലറ്റ് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വ്യക്തവും സങ്കീർണ്ണവുമായ വിവരണം<ref>Alvar, ''Romanising Oriental Gods,'' p. 65; Gasparao, ''Soteriology,'' p. 41.</ref> നൽകിയിരിക്കുന്നത് [[Christian apologist|ക്രിസ്ത്യൻ അപ്പോളജിസ്റ്റ്]] [[Arnobius|അർനോബിയസ്]] (മരണം: 330),ആണ്. <ref>Arnobius of Sicca, ''Adversus Nationes'' 6–7, drawing on sources he identifies as "Timotheus, a man not disreputable in matters of theology," and "Valerius the [[College of Pontiffs|pontifex]]", possibly [[Marcus Valerius Messalla Rufus|Marcus Valerius Messala]], the consul of 53 BC and author of a treatise identifying [[Aion (deity)|Aion]] with [[Janus]] on the etymological basis of ''Ia'', the name "Violet" in the story of Attis. Summary based on that of Lancelotti, ''Attis'', pp. 3–5; Alvar, ''Romanising Oriental Gods,'' pp. 65–67; and Giulia Sfameni Gasparro (combining the versions of Arnobius and Pausanias), ''Soteriology and Mystic Aspects in the Cult of Cybele and Attis'' (Brill, 1985), pp. 38–41.</ref> റോമൻ സാമ്രാജ്യത്വ കാലഘട്ടത്തിലെ ആരാധനാ സമ്പ്രദായത്തെ അദ്ദേഹത്തിന്റെ പതിപ്പ് മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 64.</ref> ഫ്രിഗിയയിലെ അഗ്ഡസ് എന്ന പാറയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അതിൽ നിന്ന് പ്രളയത്തിനുശേഷം ലോകത്തെ വീണ്ടും ജനകീയമാക്കുന്നതിനായി [[Pyrrha|പിർഹയും]] [[Deucalion|ഡീകാലിയനും]] ചേർന്ന് കല്ലുകൾ മനുഷ്യരായി രൂപാന്തരപ്പെടുത്തി. ദേവന്മാരുടെ മഹതിയായ അമ്മ അവിടെ പതിവായി വിശ്രമിച്ചു. അവിടെ അവളെ കാമഭ്രാന്തനായ [[Jupiter (mythology)|ജൂപ്പിറ്റർ]] ആക്രമിച്ചു. തന്റെ ലക്ഷ്യം നേടാൻ കഴിയാതെ, ദേവന്മാരുടെ രാജാവ് പാറയിൽ സ്വയംഭോഗം ചെയ്തുകൊണ്ട് സ്വയം ഒഴിവായി.<ref>Alvar, ''Romanising Oriental Gods,'' p. 65.</ref>അതിൽ നിന്ന് അക്രമാസക്തനും അതിശക്തനുമായ [[Sex-androgyny in mythology|ഹെർമാഫ്രോഡിറ്റിക് ദേവത]]യായ അക്ഡെസ്റ്റിസ് അല്ലെങ്കിൽ [[Agdistis|അഗ്ഡിസ്റ്റിസ്]] ജനിച്ചു. ചർച്ചകൾക്ക് ശേഷം, ഡയോനിഷ്യസുമായി തിരിച്ചറിഞ്ഞ ദേവന്മാർ ഈ അതിശക്തനായ അഗ്ഡിസ്റ്റിസിനെ പരിചരണത്തിനായി (ക്യൂറ) റോമൻ ദേവനായ [[Liber|ലിബറിന്]] നൽകുന്നു. ക്യൂറ എന്നാൽ "പരിചരണം, ഉത്കണ്ഠ, ചികിത്സ, മേൽനോട്ടം" എന്നാണ്. വീഞ്ഞിന്റെ ദേവനായ ലിബർ അഗ്ഡിസ്റ്റിസിന്റെ പ്രിയപ്പെട്ട നീരുറവയുടെ ([[Fontus|ഫോണ്ടസ്]]) ജലത്തെ ശുദ്ധമായ വീഞ്ഞ് ആക്കി മാറ്റുന്നു. നിവൃത്തിയില്ലായ്‌മയാൽ ദാഹിക്കുന്ന അഗ്ഡിസ്റ്റിസിനെ വീഞ്ഞ് കുടിക്കാൻ പ്രേരിപ്പിക്കുന്നു. സിരകൾ വീഞ്ഞ് വലിച്ചെടുക്കുന്നതിലൂടെ മയങ്ങാൻ തുടങ്ങുന്നു. മുടിയിൽ നിന്ന് നെയ്ത ഒരു കുടുക്കിലകപ്പെട്ട അഗ്ഡിസ്റ്റിസിനെ താൽക്കാലികമായി സ്വതന്ത്രമാക്കാനുള്ള സ്വയം നടത്തിയ പോരാട്ടത്തിൽ ജനനേന്ദ്രിയളെ മുറിച്ച് സ്വയം വൃഷ്‌ണച്ഛേദത്തിന് കാരണമാകുന്നു. ഇംപീരിയൽ കാലഘട്ടത്തിലെ മെഡിക്കൽ, ക്രിസ്ത്യൻ രചനകളിലെ ഒരു യൂഫെമിസം അനുസരിച്ച് രക്തനീരുറവയിൽ നിന്നുണ്ടായ ഒരു മാതളനാരകമരം, അതിന്റെ ഫലം വളരെ ആകർഷകമാണ്. നദിദേവനായ [[Sangarius (mythology)|സംഗാരിയസിന്റെ]] മകളായ [[Nana (Greek mythology)|നാന]], സിനു റിപോണിറ്റിൽ, ഈ ഫലം "യോനിയിൽ സ്ഥാപിച്ചിരിക്കുന്നു." <ref>J.N. Adams, entry on ''sinus (muliebris)'', ''The Latin Sexual Vocabulary'' (Johns Hopkins University Press, 1982), pp. 90–91. In Pausanias, the impregnating edible is an almond, with the almond tree playing a role later in the version of Arnobius; Gasparro, ''Soteriology,'' p. 38.</ref> പിതാവിനെ പ്രകോപിപ്പിച്ച് നാന ഗർഭിണിയാകുന്നു. പിതാവ് അവളെ കേടായ സാധനങ്ങളുടെയിടയിൽ പൂട്ടിയിട്ട് പട്ടിണിക്കിടുന്നു. ദൈവങ്ങളുടെ മാതാവ് നൽകുന്ന പഴങ്ങളും മറ്റ് സസ്യാഹാരങ്ങളും അവളെ ജീവനോടെ നിലനിർത്തുന്നു. ശിശു ജനിക്കുമ്പോൾ, അതിനെ ഉപേക്ഷിക്കാൻ സംഗാരിയസ് ഉത്തരവിടുന്നു. പക്ഷേ ഒരു ആട്ടിടയൻ കുട്ടിയെ കണ്ടെത്തി വളർത്തുന്നു. ഈ കുട്ടി ആണ് ആറ്റിസ്. [[File:Godward Ionian Dancing Girl 1902.jpg|thumb|upright|left|[[John William Godward|ജോൺ വില്യം ഗോഡ്‌വാർഡ്]] ചിത്രീകരിച്ച [[Ionians|അയോണിയൻ]] ഡാൻസിംഗ് ഗേൾ. വയലറ്റ് പുഷ്പചക്രവും കുങ്കുമപ്പൂവിന്റെ നിറമുള്ള വസ്ത്രവും ധരിച്ച മറ്റൊരു ചിത്രത്തിന്റെ ('[[:Commons:File:With Violets Wreathed 1902.jpg|With Violets Wreathed and Robe of Saffron Hue]]) രൂപസാദൃശ്യമുള്ള [[Victorian painting|വിക്ടോറിയൻ കാലഘട്ടത്തിലെ]] പൗരാണിക സാഹിത്യചിത്രം''' <ref>Vern G. Swanson, ''John William Godward: The Eclipse of Classicism'' (Antique Collectors Club Limited, 1997), p. 65; Rosemary J. Barrow, ''The Use of Classical Art and Literature by Victorian Painters, 1860-1912: Creating Continuity With the Traditions of High Art'' (Mellen Research University Press, 2007), p. 39.</ref>]] അസാധാരണമായ സൗന്ദര്യമുള്ള ആറ്റിസ് ദൈവങ്ങളുടെ അമ്മയും അദ്ദേഹത്തിന്റെ നിരന്തരമായ കൂട്ടാളിയായ അഗ്ഡിസ്റ്റിസും ഏറ്റവും ഇഷ്ടപ്പെടുന്നു. വീഞ്ഞിന്റെ സ്വാധീനത്തിൽ, ആറ്റിസ് ഒരു വേട്ടക്കാരനെന്ന നിലയിൽ തന്റെ നേട്ടങ്ങൾ ദൈവിക പ്രീതി മൂലമാണെന്ന് വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സങ്കേതത്തിൽ വീഞ്ഞ് മതപരമായി നിരോധിച്ചിരിക്കുന്നതിന്റെ (നെഫാസ്) കാരണം വിശദീകരിക്കുന്നു. വീഞ്ഞുമായി പ്രവേശിക്കുന്നവർക്ക് ഒരു മലിനീകരണമായി കണക്കാക്കുന്നു. അപലപനീയവും സാമൂഹികമായി പാർശ്വവൽക്കരിക്കുന്നതിന്റെയും ഭാഗമായി ആഗ്ഡിസ്റ്റിസുമായുള്ള ആറ്റിസിന്റെ ബന്ധത്തെ ഇൻഫാമിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. കുട്ടിയെ (പ്യൂവർ) വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന ഫ്രിജിയൻ രാജാവായ [[Midas|മിഡാസ്]], മകളുമായി ഒരു വിവാഹം സംഘടിപ്പിക്കുകയും നഗരം പൂട്ടിയിടുകയും ചെയ്യുന്നു. എന്നിരുന്നാലും, മേറ്റർ ഡ്യൂമിന് ആറ്റിസിന്റെ വിധി (ഫാറ്റം) അറിയാം. വിവാഹബന്ധം ഒഴിവാക്കിയാൽ മാത്രമേ അയാളെ ദ്രോഹത്തിൽ നിന്ന് സംരക്ഷിക്കുകയുള്ളൂ. ദേവന്മാരുടെ അമ്മയും അഗ്ഡിസ്റ്റിസും വിവാഹചടങ്ങിനെ തകർക്കുന്നു. ഒപ്പം അഗ്ഡിസ്റ്റിസ് അതിഥികൾക്കിടയിൽ പരിഭ്രമവും ഭ്രാന്തും പരത്തുന്നു. ക്രൈസ്തവ സ്രോതസ്സിലെ വിഷമകരമായ ഒരു ഭാഗത്തിൽ മാത്രം കാണപ്പെടുന്ന വിശദാംശങ്ങളിൽ<ref>Gasparro, ''Soteriology,'' pp. 39–40, characterizing the detail as "a [[Christian polemic|polemical]] emphasis".</ref> [[Galli|ഗാലസ്]] എന്ന പുരോഹിതന്റെ വെപ്പാട്ടിയുടെ മകളുടെ മുലകൾ മുറിച്ചുമാറ്റി ഒരു കുടിയനെപ്പോലെ ആക്രോശിച്ച ആറ്റിസ് സ്വയം ഒരു പൈൻ മരത്തിന്റെ ചുവട്ടിൽ എത്തുകയും അഗ്ഡിസ്റ്റിസിന് ഒരു വഴിപാടായി ജനനേന്ദ്രിയം മുറിക്കുകയും ചെയ്യുന്നു. അവൻ രക്തം വാർന്നു ആറ്റിസ് മരിക്കുകയും രക്തപ്രവാഹത്തിൽ നിന്ന് വയലറ്റ് പുഷ്പം ജനിക്കുകയും ചെയ്യുന്നു. ദൈവങ്ങളുടെ മാതാവ് ജനനേന്ദ്രിയങ്ങളെ "മരിച്ചവരുടെ വസ്ത്രത്തിൽ" പൊതിഞ്ഞ് ഭൂമിയിൽ മൂടുകയും ജന്തുക്കളുടെ [[വൃഷണസഞ്ചി|വൃഷണസഞ്ചിയുടെ]] യാഗോചിതമായ ചികിത്സയെക്കുറിച്ചുള്ള അനുഷ്ഠാനത്തിൽ സാക്ഷ്യപ്പെടുത്തിയ പുരാണത്തിന്റെ ഒരുഭാഗം ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്നു.<ref>Alvar, ''Romanising Oriental Gods,'' p. 275.</ref>വയലറ്റ് (ഗ്രീക്ക് ഇയ) എന്ന് പേരുള്ള വധു ആറ്റിസിന്റെ നെഞ്ചിനെ കമ്പിളി കെട്ടുകളാൽ മൂടുന്നു. അഗ്ഡിസ്റ്റിസിനുവേണ്ടി വിലപിച്ച ശേഷം അവൾ ആത്മഹത്യചെയ്യുന്നു. മരിക്കുമ്പോഴുള്ള അവളുടെ രക്തം പർപ്പിൾ വയലറ്റുകളായി മാറുന്നു. ദൈവത്തിന്റെ അമ്മയുടെ കണ്ണുനീർ ഒരു ബദാം മരമായി മാറുന്നു. ഇത് മരണത്തിന്റെ കയ്പ്പിനെ സൂചിപ്പിക്കുന്നു. തുടർന്ന് അവൾ പൈൻ മരത്തെ തന്റെ പവിത്രമായ ഗുഹയിലേക്ക് കൊണ്ടുപോകുന്നു. അഗ്ഡിസ്റ്റിസ് അവളുമായി വിലാപത്തിൽ പങ്കുചേരുന്നു. ആറ്റിസിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരാൻ ജുപ്പിറ്റർ ദേവനോട് അപേക്ഷിക്കുന്നു. ഇത് അദ്ദേഹത്തിന് അനുവദിക്കാൻ കഴിയുന്നില്ല. എന്നാൽ വിധി ശരീരം ഒരിക്കലും ക്ഷയിക്കാതിരിക്കാനും, മുടി വളരാൻ തുടരാനും, [[ചെറിയ വിരൽ|ചെറുവിരലിനു]] ജീവിക്കാനും നിരന്തരമായ ചലനങ്ങളിൽ തരംഗമാകാനും അനുവദിക്കുന്നു. ആറ്റിസിന്റെ ബഹുമാനാർത്ഥം നടത്തിയ ആചാരങ്ങൾ അദ്ദേഹത്തിന്റെ കാലത്ത് മിഥ്യയുടെ വശങ്ങൾ പ്രത്യേകിച്ചും ഡയോനിഷ്യൻ ആരാധനയുമായുള്ള പോരാട്ടവും വിഭജനവും പുനർനിർമ്മിക്കുന്നുവെന്ന് അർനോബിയസ് വ്യക്തമായി പറയുന്നു. ഇവയിൽ ഭൂരിഭാഗവും വികസിച്ചത് സാമ്രാജ്യത്വ കാലഘട്ടത്തിൽ മാത്രമാണ്. <ref>Lancellotti, ''Attis,'' pp. 89–90, 138ff. ''et passim''; Jan N. Bremmer, ''Greek Religion and Culture, the Bible, and the Near East'' (Brill, 2008), pp. 294–296, 298.</ref> മാർച്ച് 22-ന് ആർബർ ഇൻട്രാറ്റിനായി, ഡെൻഡ്രോഫോറുകൾ ആറ്റിസിന്റെ വയലറ്റ് പുഷ്പചക്ര മരത്തെ മാഗ്ന മേറ്ററിന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മരിക്കുന്ന വയലയെന്ന നിലയിൽ, പാരന്റാലിയയ്‌ക്കായി ശവക്കുഴികളിലേക്ക് വയലറ്റുകൾ വിതറിയത് ആർബർ ഇൻട്രാറ്റിന്റെ ദിവസം ഓർമ്മിപ്പിച്ചു. <ref>Ovid, ''Fasti'' 2.537–540; Lancellotti, ''Attis,'' pp. 90–91; Gasparro, ''Soteriology,'' p. 42. Lancellotti emphasizes the non-cyclical permanence of Attis's death (p. 138) marked by rituals that recall funeral cult.</ref> അടുത്ത ദിവസം ഡെൻഡ്രോഫോറുകൾ [[Korybantes|കോറിബാന്റുകളെ]] പ്രതിനിധീകരിക്കുന്ന ഗൗരവമേറിയ സംഗീതവും, സായുധ നൃത്തങ്ങൾ അവതരിപ്പിച്ച യുവാക്കളും പുരാണങ്ങളിലെ ശിശുദേവന്മാരുടെ സംരക്ഷകരായി സേവനമനുഷ്ഠിച്ചു. <ref>Michele Renee Salzman, ''On Roman Time: The Codex Calendar of 354 and the Rhythms of Urban Life in Late Antiquity'' (University of California Press, 1990), pp. 166–167.</ref> മാർച്ച് 24 ന് നടന്ന ഡൈസ് സാങ്കുനിസിനായി ("രക്ത ദിനം"), ഭക്തർ വിലാപത്തിന്റെ ഉന്മാദത്തിൽ മുഴുകി, മരിച്ചവരുടെ "പോഷണം" എന്ന് പ്രാർത്ഥിച്ച് പ്രതിമയിൽ രക്തം വിതറി. ഗല്ലി സൈബലിന്റെ ഷണ്ഡനായ പുരോഹിതനാകുന്നതിനുള്ള പ്രാഥമികമെന്ന നിലയിൽ ചില അനുയായികൾ ഈ ദിവസം സ്വയം ഷണ്‌ഡനായതായിരിക്കാം. തുടർന്നുള്ള വിശുദ്ധരാത്രിയ്ക്കായി ആറ്റിസിനെ അദ്ദേഹത്തിന്റെ "ശവകുടീരത്തിൽ" സ്ഥാപിച്ചു.<ref>Salzman, ''On Roman Time,'' p. 167; Lancellotti, ''Attis'', pp. 82 and 90.</ref> [[Sallustius|സല്ലുസ്റ്റിയസിന്റെ]] അഭിപ്രായത്തിൽ, മരം മുറിക്കുന്നത് ഉപവാസത്തോടൊപ്പമായിരുന്നു. മരം വെട്ടിയതിനുശേഷം "തലമുറയുടെ കൂടുതൽ പുരോഗതിക്കുവേണ്ടി പുനർജന്മത്തിനായി പാൽ കുടിക്കുന്നു. അതിനുശേഷം പുതിയ ഉയർച്ചയ്ക്കുവേണ്ടി ദേവന്മാർക്ക് സന്തോഷത്തോടുകൂടി മാലകളും അർപ്പിക്കുന്നു. <ref>Sallustius, ''Peri Theōn'' 4.10, as cited by Alvar, ''Romanising Oriental Gods,'' p. 277.</ref>[[Julian calendar|ജൂലിയൻ കലണ്ടറിലെ]] [[മഹാവിഷുവം]] മാർച്ച് 25 ന് ആറ്റിസിന്റെ ഏതെങ്കിലും അർത്ഥത്തിൽ" പുനർജന്മം "അല്ലെങ്കിൽ നവീകരണവുമായി സന്തോഷത്തോടുകൂടി ([[Hilaria|ഹിലാരിയ]]) മാലകളും അർപ്പിക്കുന്നു. <ref>Macrobius, ''Saturnalia'' 1.21.10; Forsythe, ''Time in Roman Religion,'' p. 88.</ref> ചില ആദ്യകാല ക്രൈസ്തവ സ്രോതസ്സുകൾ ഈ ദിവസത്തെ [[യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്|യേശുവിന്റെ പുനരുത്ഥാനവുമായി]] ബന്ധപ്പെടുത്തുന്നു. <ref>[[Tertullian]], ''Adversus Iudaeos'' 8; [[Lactantius]], ''De Mortibus Persecutorum'' 2.1; Forsythe, ''Time in Roman Religion,'' p. 88; Salzman, ''On Roman Time,'' p. 168.</ref> [[ഡമാസിയൂസ്|ഡമാസ്കിയസ്]] അതിനെ "[[ഹേഡിസ്|ഹേഡിസിൽ]] നിന്നുള്ള വിമോചനമായി" കണ്ടു.<ref>Damascius, ''Vita Isidori excerpta a Photio Bibl. (Cod. 242),'' edition of R. Henry (Paris, 1971), p. 131; Salzman, ''On Roman Time,'' p. 168.</ref> ഒരു ദിവസത്തെ വിശ്രമത്തിനുശേഷം (റിക്വീഷ്യോ), മാഗ്ന മെറ്ററിന്റെ ആചാരപരമായ ശുദ്ധീകരണം (ലാവറ്റിയോ) മാർച്ച് 27 ന് നടത്തി. <ref>Alvar, ''Romanising Oriental Gods,'' pp. 277, 286–287. The ''Lavatio'' is mentioned by Ovid in the Augustan period, and other literary references indicate it was "well established" by the [[Flavian dynasty|Flavian period]]; Forsythe, ''Time in Roman Religion,'' p. 89.</ref>മാർച്ച് 28 [[Vatican Hill|വത്തിക്കാനത്തിലെ]] മാഗ്ന മെറ്ററിന്റേയും ആറ്റിസിന്റേയും [[Greco-Roman mysteries|രഹസ്യങ്ങളിലേയ്ക്ക്]] മതപ്രവേശം ചെയ്യുന്ന ഒരു ദിനമായിരിക്കാം.<ref>Specifically at the [[Gaianum]], near the Phrygianum sanctuary associated with Cybele; Salzman, ''On Roman Time,'' pp. 165, 167. Lawrence Richardson, ''A New Topographical Dictionary of Ancient Rome'' (Johns Hopkins University Press, 1992), p. 180, suggests that ''Initium Caiani'' might instead refer to the "entry of Gaius" ([[Caligula]]) into Rome on March 28, 37 AD, when he was acclaimed as ''[[princeps]]''. The Gaianum was a track used by Caligula for chariot exercises. Salzman (p. 169) sees the Gaianum as a site alternative to the Phrygianum, access to which would have been obstructed in the 4th century by the construction of [[Old St. Peter's Basilica|St. Peter's]].</ref> "മരിക്കുകയും പുനർജീവിക്കുന്നതുമായ സസ്യദേവൻ" എന്ന കർക്കശമായ രൂപരേഖയിൽ ആറ്റിസിനെ കാണാൻ പണ്ഡിതന്മാർക്ക് താൽപ്പര്യമില്ലെങ്കിലും, അദ്ദേഹത്തിന്റെ ആചാരങ്ങളുടെ ശവസംസ്കാര സ്വഭാവത്തിന് സസ്യചക്രം അവിഭാജ്യമാണ്. <ref>Gasparro, ''Soteriology,'' pp. 44–45; H.S. Versnel, ''Inconsistencies in Greek and Roman Religion: Transition and Reversal in Myth and Ritual'' (Brill, 1993, 1994), vol. 2, p. 154.</ref> റോമൻ കാലഘട്ടത്തിൽ പൈൻ ട്രീ, പൈൻ കോണുകൾ അവയുടെ ആരാധന പ്രാധാന്യത്തിനായി ആറ്റിസിന്റെ പ്രതിരൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. <ref>Bremmer, ''Greek Religion and Culture,'' pp. 279 and 288, suggesting also that the tree of the Romans was not entirely an innovation, but a survival or translation of the decorated tree, perhaps an almond, that was part of the [[Hittite religion|Hittite]] new year festival in the spring.</ref> ഒന്നോ രണ്ടോ നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഥൻസിൽ നിന്നുള്ള ആറ്റിസിന്റെ പ്രതിമയിൽ [[മാതളനാരങ്ങ]], പൈൻ കോണുകൾ, വയലറ്റുകളുടെ ഒരു പൂച്ചെണ്ട്‌ എന്നിവ അടങ്ങിയ ഒരു കൊട്ടയുണ്ട്.<ref>Gasparro, ''Soteriology,'' p. 48.</ref> == വസന്തകാല ഉത്സവങ്ങളിലെ സസ്യങ്ങൾ == റോസാലിയകൾ ഉൾപ്പെടുന്ന പഴയ വസന്തകാല ഉത്സവങ്ങളുമായുള്ള ബന്ധം റോസാലിയയെ പ്രചരിപ്പിക്കാനും ജനപ്രിയമാക്കാനും സഹായിച്ചു. കൂടാതെ സ്വകാര്യപരമായ മരിക്കുന്ന വയല അല്ലെങ്കിൽ റോമാക്കാരുടെ വയലാരിസ് അർബർ ഇൻട്രാറ്റ് ചടങ്ങുകളുടെ പൊതു പ്രാധാന്യം വർദ്ധിപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 27.</ref> ആറ്റിസും അഡോണിസും തമ്മിലുള്ള ആശയപരമായ ബന്ധം പ്രധാനമായും പിൽക്കാല സാമ്രാജ്യത്വ കാലഘട്ടത്തിലാണ് വികസിപ്പിച്ചെടുത്തത്. <ref>Bremmer, ''Greek Religion and Culture,'' p. 270, emphasizing the disparities between the early cult of Attis and developments in [[Late Antiquity]] (p. 268).</ref> [[നവപ്ലേറ്റോണിസം|നവപ്ലേറ്റോണിസത്തിലെ]] തത്ത്വചിന്തകനായ [[പോർഫിറി|പോർഫിറി]] (എ.ഡി. 305 എ.ഡി) അഡോണിസിനെയും ആറ്റിസിനെയും "ഭൂമിയുടെ ഫലങ്ങളായി" കണ്ടു. [[File:The Awakening of Adonis - John William Waterhouse (1899).jpg|thumb|''[[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച അവേയർനെസ് ഓഫ് അഡോണിസ് (1900) ]] <blockquote>''Attis is the symbol of the blossoms which appear early in the spring, and fall off before the complete fertilization; whence they further attributed castration to him, from the fruits not having attained to seminal perfection: but Adonis was the symbol of the cutting of the perfect fruits.''<ref>As recorded by the Christian apologist [[Eusebius]], ''[[Praeparatio evangelica]]'' 3.11.12 and 15, and 3.13.14, translated by E.H. Gifford (1903), as cited by Gasparro, ''Soteriology,'' p. 46. In a commentary on Ovid, and citing Porphyry and Eusebius, the 15th-century [[Italian humanist]] [[Paolo Marsi|Paulus Marsus]] noted that "Atys castrated means nothing other than the flower that falls before the fruit"; Rebecca Zorach, ''Blood, Milk, Ink, Gold: Abundance and Excess in the French Renaissance'' (University of Chicago Press, 2005), p. 72.</ref></blockquote> പോർഫിറി, ആറ്റിസ്, അഡോണിസ്, കോറെ (പെർസെഫോൺ "മെയ്ഡൻ", "വരണ്ട" അല്ലെങ്കിൽ ധാന്യവിളകളെ സ്വാധീനിക്കുന്നു), ഡയോനിസസ് (മൃദുവായതും [[അണ്ടി (ഫലം)|ഷെൽ പഴങ്ങളും]] സ്വാധീനിക്കുന്നവർ) എന്നിവരെ "സെമിനൽ നിയമത്തിന്റെ" ദേവതകളായി ബന്ധിപ്പിച്ചു:<blockquote>''For Korē was carried off by [[Pluto (mythology)#Plouton Helios|Pluto]], that is, the sun going down beneath the earth at seed-time; but Dionysus begins to sprout according to the conditions of the power which, while young, is hidden beneath the earth, yet produces fine fruits, and is an ally of the power in the blossom symbolized by Attis, and of the cutting of the ripened corn symbolized by Adonis.''</blockquote> [[Pluto (mythology)|പ്ലൂട്ടോയുടെ]] മണവാട്ടിയായി പെർസെഫോൺ തട്ടിക്കൊണ്ടുപോയ പുൽമേടുകൾ നിറഞ്ഞ പുഷ്പ ഇനങ്ങളിൽ റോസാപ്പൂക്കളും വയലറ്റുകളും ഉൾപ്പെടുന്നു. <ref>Cohen, "Mythic Landscapes of Greece," in ''The Cambridge Companion to Greek Mythology'', p. 316, citing the ''[[Homeric Hymn to Demeter]],'' one of the earliest treatments of the myth. Ovid places Proserpina among violets and lilies at ''[[Metamorphoses]]'' 5.332, and dwells on the abundance and variety of flowers—with the rose the favored choice of the attendant [[Nymph|nymphs]]—in his treatment of the same myth for the month of April at ''Fasti'' 4.429–442. Claudian, ''De raptu Proserpina'' 2.92–93, lists roses, hyacinths and violets.</ref> താരതമ്യ പുരാണശാസ്ത്രജ്ഞനായ മിർസിയ എലിയേഡ്, സസ്യജാലങ്ങൾക്കും മനുഷ്യന്റെ നിലനിൽപ്പിനുമിടയിലുള്ള ഒരു "ജീവിത പ്രവാഹമായി" ദിവ്യ രൂപാന്തരീകരണത്തെ കണ്ടു. അക്രമാസക്തമായ മരണം ജീവിതത്തിന്റെ സൃഷ്ടിപരമായ കഴിവിനെ തടസ്സപ്പെടുത്തുമ്പോൾ, അത് സസ്യങ്ങൾ, പഴങ്ങൾ, പുഷ്പം" തുടങ്ങി മറ്റേതെങ്കിലും രൂപത്തിൽ പ്രകടിപ്പിക്കുന്നു. ആറ്റീസിന്റെ വയലറ്റുകളും അഡോണിസിന്റെ റോസാപ്പൂക്കളും അനെമോണുകളും എലിയേഡ് വീരന്മാരുടെ മരണശേഷം യുദ്ധക്കളങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുഷ്പങ്ങളുടെ ഇതിഹാസങ്ങളുമായി ബന്ധപ്പെട്ടു. <ref>[[Mircea Eliade]], ''Patterns in Comparative Religion,'' translated by Rosemary Sheed (University of Nebraska Press, 1996, translation originally published in 1958), p. 302.</ref> == മിലിട്ടറി റോസാലിയ == [[File:5966 - Brescia - S. Giulia - Cippo per soldato (sec. I I) - Foto Giovanni Dall'Orto, 25 Giu 2011.jpg|thumb|upright|ഒരു റോമൻ പട്ടാളക്കാരന്റെ ശവസംസ്കാര സ്മാരകത്തിലെ സൈനിക നിലവാരത്തിലുള്ള ഈഗിൾ (എ.ഡി 1 മുതൽ 2 വരെ നൂറ്റാണ്ട്)]] മെയ് മാസത്തിൽ രണ്ട് തീയതികളിൽ സൈനിക മാനദണ്ഡങ്ങൾ (സിഗ്ന) റോസാപ്പൂക്കളാൽ അലങ്കരിച്ചുകൊണ്ട് റോമൻ സൈന്യം റോസാലിയ സിഗ്നോറം ആഘോഷിച്ചു. എ.എച്ച്. ഹൂയി മിലിട്ടറി റോസ് ഫെസ്റ്റിവലിനെ കാർഷിക ദേവതകളുടെ പരമ്പരാഗത വസന്തകാല ഉത്സവങ്ങളായാണ് കാണുന്നത്. <ref>Hooey, "Rosaliae signorum," pp. 27–28.</ref> [[Severus Alexander|സെവേറസ് അലക്സാണ്ടറുടെ]] (എ.ഡി. 224–235) ഭരണകാലത്ത് [[ഡുറാ യുറോപ്പോസ്|ഡ്യൂറ-യൂറോപോസിൽ]] നിലയുറപ്പിച്ച ഒരു കൂട്ടായ്‌മയുടെ പാപ്പിറസ് കലണ്ടറായ [[Feriale Duranum|ഫെരിയേൽ ഡുറാനത്തിൽ]] ഈ ഉത്സവം രേഖപ്പെടുത്തിയിട്ടുണ്ട്. സൈന്യം നൽകിയ ഒരു സാധാരണ മത കലണ്ടറിനെ ഈ കലണ്ടർ പ്രതിനിധീകരിക്കുന്നു. <ref>Lucinda Dirven, ''The Palmyrenes of Dura-Europos: A Study of Religious Interaction in Roman Syria'' (Brill, 1999), pp. 184–185; Nigel Pollard, ''Soldiers, Cities, and Civilians in Roman Syria'' (University of Michigan Press, 2000), pp. 143 (especially note 126), 146.</ref> അപൂർണ്ണമായ മൂലഗ്രന്ഥം കാരണം രണ്ട് റോസാലിയയുടെ മുമ്പത്തെ ദിവസം തീർച്ചയില്ലാത്തതാണെങ്കിലും, [[Lemuria (festival)|ലെമുറിയയുടെ]] കാലഘട്ടവുമായി പൊരുത്തപ്പെട്ടു. മെയ് 9, 11, 13 തീയതികളിലെ പുരാതന ഉത്സവ ദിവസങ്ങളിലെ <ref>Duncan Fishwick, "Dated Inscriptions and the ''Feriale Duranum''," in ''Syria'' 65 (1988), p. 356; Douglas W. Geyer, ''Fear, Anomaly, and Uncertainty in the Gospel of Mark'' (Scarecrow Press, 2002), p. 138, citing [[Robert O. Fink|R.O. Fink]], A.S. Hooey, and W.S. Snyder, "The ''Feriale Duranum''," ''Yale Classical Studies'' 7 (1940), p. 115. [[Stefan Weinstock]], "A New Greek Calendar and Festivals of the Sun," ''Journal of Roman Studies'' 38 (1948), p. 38, gives the date as May 10. Steven K. Drummond and Lynn H. Nelson, ''The Western Frontiers of the Imperial Rome'' (M.E. Sharpe, 1994), p. 203, place it on May 9.</ref> സന്തോഷിപ്പിക്കുന്ന നിറഭേദങ്ങൾ ([[Lemures|ലെമറുകൾ]] അല്ലെങ്കിൽ ലാർവകൾ) അകാലമരണം അവരെ അധോലോകത്തിലേക്ക് കടക്കുന്നതിനുപകരം ഭൂമിയിൽ അലഞ്ഞുനടക്കുന്നു. ലെവിറിയയുടെ ചടങ്ങുകളിൽ, ഓവിഡിന്റെ വ്യക്തമായ വിവരണത്തിൽ, കറുത്ത ചെറിയ നാണയങ്ങളുടെ തിട്ടകൾ പ്രത്യേകിച്ചും ശക്തമായ [[Apotropaic magic|അപ്പോട്രോപൈക് ആംഗ്യമായി]] അവതരിപ്പിച്ചു. <ref>Michael Lipka, ''Roman Gods: A Conceptual Approach'' (Brill, 2009), p. 43.</ref> റോസാലിയ സിഗ്നോറത്തിന്റെ രണ്ടാമത്തേത് ജൂൺ 31 ന് കലണ്ടറുകളുടെ തലേദിവസം മെയ് 31 നാണ് സംഭവിച്ചത്. <ref>Phillips, ''Oxford Classical Dictionary,'' quotes the calendar as ''pridie kal. Iunias ob rosalias signorum supplicatio''; that is, as occurring on the day before the [[Kalends]] of June.</ref> ജൂൺ ഒന്നിന് പെരുന്നാൾ ദിനം, [[Cardea|ഡിയ കാർന]] ("മാംസദേവത" അല്ലെങ്കിൽ "ഭക്ഷ്യദേവത"), "ബീൻ കലണ്ടെൻസ് " (കലണ്ടെ ഫബാരിയേ) എന്ന് പൊതുവായി വിളിക്കപ്പെടുന്നു. <ref>Macrobius, ''Saturnalia'' 1.12.33.</ref> മരിച്ചവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടതാകാം. <ref>In the conjecture of [[Georg Wissowa|Wissowa]]; [[William Warde Fowler]], ''The Roman Festivals of the Period of the Republic'' (London, 1908), p 131. Fowler is cautious about over-interpreting the evidence to characterize all these occasions as "rites of the dead".</ref>കൂടാതെ ലെമൂറിയയുടെ ദിവസങ്ങൾ കലണ്ടറിൽ നെഫസ്റ്റസ് എന്ന് അടയാളപ്പെടുത്തിയിരുന്നത് സാധാരണ പ്രവർത്തനങ്ങൾ മതപരമായി നിരോധിച്ചിരുന്ന ഒരു കാലം ആയിരുന്നു. പിൽക്കാല സാമ്രാജ്യത്തിൽ, റോസാലിയ സിഗ്നോറം മെയ് 29 മുതൽ ജൂൺ 1 വരെ നടന്ന "ബീൻ ഗെയിംസ്" ([[Ludi|ലുഡി]] ഫാബറീസി) യുടെ മൂന്നാം ദിവസവുമായി പൊരുത്തപ്പെട്ടു. ഇത് കാർണയുടെ ബഹുമാനാർത്ഥം അറിയപ്പെടുന്നു.<ref>Salzman, ''On Roman Time,'' pp. 92, 122, 127; Macrobius, ''Saturnalia'' 1.12.33.</ref>ഒരു സിവിലിയൻ ലിഖിതത്തിൽ "കാർനാരിയയിൽ" റോസ് അലങ്കരിക്കാനുള്ള ഒരു വാക്യം രേഖപ്പെടുത്തുന്നു. ഇതിനെ [[തിയോഡോർ മോംസെൻ]] വ്യാഖ്യാനിച്ചത് കാർണയുടെ കലെണ്ടുകളായാണ്.<ref>''CIL'' 3.3893; Fowler, ''Roman Festivals'', p. 131.</ref> റോമൻ ബ്രിട്ടനിലെ ([[Corbridge|കോർബ്രിഡ്ജ്]], [[Northumberland|നോർത്തംബർലാൻഡ്]]) [[Coria (Corbridge)|കൊറിയ]]യിലെ മൂന്നാം നൂറ്റാണ്ടിലെ സൈനിക ആസ്ഥാനത്തു നിന്നുള്ള ശില്പം റോസാലിയയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു. <ref>Fishwick, "Dated Inscriptions and the ''Feriale Duranum''," pp. 351–352.</ref> ജർമ്മനി സുപ്പീരിയർ പ്രവിശ്യയിലെ മൊഗൊണ്ടിയാക്കം (ഇന്നത്തെ മെയിൻസ്) നിന്നുള്ള മൂന്നാം നൂറ്റാണ്ടിലെ ഒരു ലിഖിതം മെയ് 10 ന് സൈനിക യൂണിറ്റിന്റെ (ഒരു സെഞ്ചൂറിയ) [[Genius (mythology)|ജീനിയസിന്]] ഒരു ബലിപീഠത്തിന്റെ സമർപ്പണം രേഖപ്പെടുത്തുന്നു. ലിഖിതത്തിൽ റോസാലിയയുടെ പേര് നൽകിയിട്ടില്ലെങ്കിലും, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തീയതി, അതിനോട് യോജിക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കാം.<ref>''CIL'' 13.6681; Fishwick, "Dated Inscriptions and the ''Feriale Duranum''," p. 356.</ref> [[File:010 Conrad Cichorius, Die Reliefs der Traianssäule, Tafel X.jpg|thumb|left|upright=1.8|സൈനിക മാനദണ്ഡങ്ങൾ ഒരു റിലീഫ് പാനലിൽ, [[Trajan's Column|ട്രാജന്റെ നിരയിൽ]] നിന്നുള്ള ഒരു [[Suovetaurilia|ലസ്ട്രൽ ത്യാഗത്തിന്റെ]] സാന്നിധ്യത്തിൽ (മുകളിൽ മധ്യഭാഗത്ത്) നിരത്തിയിരിക്കുന്നു. മരത്തിന്റെ ചുവട്ടിൽ സൈനിക കാഹളക്കാർ [[Roman tuba|ട്യൂബയും]] [[Cornu (horn)|കോർണുവയും]] കളിക്കുന്നു.]] സൈനിക മാനദണ്ഡങ്ങൾക്ക് ചുറ്റുമുള്ള സൈന്യത്തിന്റെ സവിശേഷതകളായ ഭക്തിപരമായ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു റോസാലിയ സിഗ്നോറം. സൈന്യം ദൈവങ്ങളെപ്പോലെയാണ് മാനദണ്ഡങ്ങളെ ആരാധിക്കുന്നതെന്നും, ലിഖിതങ്ങൾ അവരുടെ സമർപ്പണങ്ങൾ ([[Votum|വോട്ട]]) രേഖപ്പെടുത്തുന്നുവെന്നും [[Roman historiography|സാമ്രാജ്യത്വ ചരിത്രകാരനായ]] [[ടാസിറ്റസ്|ടാസിറ്റസ്]] പറയുന്നു.<ref>''[[Corpus Inscriptionum Latinarum|CIL]]'' 7.1030 is an example of such a dedication from [[Roman Britain]]: Drummond and Nelson, ''The Western Frontiers of Imperial Rome'', p. 214; G.R. Watson, ''The Roman Soldier'' (Cornell University Press, 1969, 1985), p. 130.</ref>ഒരു [[Roman legion|ലെജിയൻ]] അതിന്റെ രൂപവത്കരണത്തിന്റെ വാർഷികം അടയാളപ്പെടുത്തിയ ദിവസം റോമൻ ഈഗിൾസ് എന്നു പരാമർശിക്കുന്ന "ഈഗിളിന്റെ ജന്മദിനം," എന്ന [[Aquila (Roman)|നതാലിസ് അക്വില]]യായിരുന്നു.<ref>Hooey, "Rosaliae signorum," p. 19; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 161; Brian Campbell, ''The Roman Army, 31 BC–AD 337: A Sourcebook'' (Routledge, 1994), [https://books.google.com/books?id=RUN-TGktYLYC&pg=PT136&dq=%22rosaliae+signorum%22&hl=en&sa=X&ei=1cx1UaWYMKnM2AWys4DABA&ved=0CC8Q6AEwADgK n.p.]</ref>[[Castra|മാർച്ചിംഗ്]] ക്യാമ്പുകൾ ഉൾപ്പെടെ എല്ലാ റോമൻ സൈനിക ക്യാമ്പുകളും ഒരു കേന്ദ്ര ബലിപീഠത്തിന് ചുറ്റും പ്രതിദിന ബലി അർപ്പിച്ചു. അവിടെ ചുറ്റും നിലത്തു ക്രമീകരിച്ചിരുന്ന ചക്രവർത്തിമാരുടെയും ദേവന്മാരുടെയും ചിത്രങ്ങൾക്കു മുന്നിൽ ദിവസേന യാഗങ്ങൾ അർപ്പിച്ചു. <ref>Hooey, "Rosaliae signorum," p. 17; Graham Webster, ''The Roman Imperial Army: Of the First and Second Centuries A.D.'' (University of Oklahoma Press, 1979, 3rd ed. 1998), p. 133.</ref>അവരവരുടെ നിലവാരത്തിൽ സ്വർണ്ണം, വെള്ളി എന്നിവകൊണ്ട് അലങ്കരിച്ച പുഷ്പചക്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവ സജീവമായ പുഷ്പചക്രങ്ങളുടെ മികച്ച സമ്മാനത്തെ പ്രതിനിധീകരിച്ചു. മോഹങ്ങൾ, പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള ചടങ്ങുകൾ, വിജയങ്ങൾ, പ്രതിസന്ധി അനുഷ്ഠാനങ്ങൾ, ഇംപീരിയൽ അവധിദിനങ്ങൾ എന്നിവയ്ക്കായി കഴുകന്മാരെയും മറ്റ് സിഗ്നകളെയും പുഷ്പചക്രങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. <ref>[[Pliny the Elder|Pliny]], ''Natural History'' 13.3.23; Suetonius, ''Claudius'' 13; Hooey, "Rosaliae signorum," pp. 17–19; Webster, ''The Roman Imperial Army,'' pp. 106 (note 16) and 133.</ref>ഈ അവസരങ്ങളിൽ എ.ഡി 398-ൽ ഹൊനോറിയസ് ചക്രവർത്തിയുടെ കല്യാണം ക്ലോഡിയൻ ഒരു എപ്പിത്തലാമിയത്തിൽ വിവരിച്ചിരിക്കുന്നു. സൈനിക ആദർശങ്ങളെ ചുവപ്പ് പൂക്കളായി വളരുമെന്ന് പറയപ്പെടുന്നു. കൂടാതെ ആദർശവാഹകരും പട്ടാളക്കാരും ആചാരപരമായി സാമ്രാജ്യപരമായ മണവാളനെ ഒരു പർപ്പിൾ ഹാലോ ആയ നിംബോ പൂക്കൾ കൊണ്ട് മൂടുന്നു.<ref>Hooey, "Rosaliae signorum," pp. 18 and 32, citing [[Claudian]] 10.187–188 and 295–297.</ref> എ.ഡി 42-ൽ ക്ലോഡിയസിനെതിരായ കലാപത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ശപഥം ലംഘിച്ച സൈനികരുടെ ക്യാമ്പ് തകർക്കാൻ ഭൂമിയിൽ നിന്ന് ഈഗിൾസിനെ അലങ്കരിക്കാനോ പാളയം തകർക്കാൻ വലിച്ചിടാനോ ദിവ്യ ഏജൻസി തടഞ്ഞുവെന്ന് സ്യൂട്ടോണിയസ് പറയുകയുണ്ടായി. അവരുടെ മതപരമായ ബാദ്ധ്യതയെക്കുറിച്ച് ഓർമ്മപ്പെടുത്തിയതിനാൽ അവർ മാനസാന്തരത്തിലേക്ക് തിരിഞ്ഞു (പെനിറ്റെൻഷ്യം മത സംഭാഷണത്തിൽ).<ref>Webster, ''The Roman Imperial Army,'' p. 106, citing Suetonius, ''Claudius'' 13.</ref>റോമൻ മിലിട്ടറിയുടെ മതജീവിതത്തിന്റെ കേന്ദ്രബിന്ദുവായി ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾ മിനുസിയസ് ഫെലിക്സ് [[Cruciform|ക്രൂശിന്റെ]] ആകൃതി കാരണം സൈനികർ [[Christian cross|ക്രിസ്ത്യൻ കുരിശിനെ]] അറിയാതെ ആരാധിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ശ്രമിച്ചു.<ref>Hooey, "Rosaliae signorum," p. 16, especially note 3, citing [[Tertullian]] ''[[Apologeticum]]'' 16 and ''Ad nationes'' 1.12, and [[Minucius Felix]] 29.6–7; p. 206</ref> 1 മുതൽ 3 വരെ നൂറ്റാണ്ടുകളിലെ സാമ്രാജ്യത്തിൽ നിന്നുള്ള റോസാലിയയുടെ മിക്ക തെളിവുകളും മരിച്ചവരുടെ ഉത്സവങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീണുപോയ സഖാക്കളെ സൈനികർ അനുസ്മരിച്ചു. <ref>Hooey, "Rosaliae signorum," pp. 23–25.</ref> മരിച്ച സഹോദരങ്ങളുടെ മനസ്സിന് (സത്യവാങ്മൂലം) ശപഥം ചെയ്യാം. <ref>[[Silius Italicus]], ''Punica'' 6.113–116; Charles W. King, "The Roman ''Manes'': The Dead as Gods," in ''Rethinking Ghosts in World Religions'' (Brill, 2009), p. 112.</ref> എന്നിരുന്നാലും, റോസാലിയ സിഗ്നോറത്തെ ഒരു തരം "[[Remembrance Day|പോപ്പി ഡേ]]" ആയി വ്യാഖ്യാനിക്കുന്നതിനെതിരെ ഹൂയി വാദിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ റോമൻ റോസ് ഉത്സവങ്ങൾ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ രണ്ട് തരങ്ങളായിരുന്നു. വസന്തത്തിന്റെ ആഘോഷവും ലൈസൻസിയുമുള്ള ഉത്സവങ്ങൾ, മരിച്ചവരുടെ ആചാരപരമായ ആരാധന. സിവിലിയൻ മേഖലയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട, പഴയ കാർഷികദേവതകളുടെ ഉത്സവങ്ങൾ കിഴക്കൻ സാമ്രാജ്യത്തിൽ ആഡംബരപൂർവ്വം ആഘോഷിച്ചു. ഫെറിയേൽ ദുരാനത്തിലെ മറ്റ് അവധി ദിവസങ്ങളിലെ പൊതു, സാമ്രാജ്യത്വ സ്വഭാവത്തിന് അനുസൃതമായി ഇത് സവിശേഷമായിരുന്നു. <ref>Hooey, "Rosaliae signorum," pp. 23–26, 32–35. Webster, ''The Roman Imperial Army,'' p. 150, accepts Hooey's "carnival" interpretation.</ref> റോസാലിയ സിഗ്നോറത്തിന്റെ ഈ "കാർണിവൽ" കാഴ്ചപ്പാട് വില്യം സെസ്റ്റൺ നിരസിച്ചു. സൈനിക ഉത്സവ സീസണിലെ ആദ്യ യുദ്ധങ്ങൾക്ക് ശേഷം മെയ് ഉത്സവങ്ങളെ ആഘോഷവേളകളായി കണ്ട [[William Seston|വില്യം സെസ്റ്റൺ]], മെയ് 23 ന് രണ്ട് റോസ് അലങ്കാരങ്ങൾക്കിടയിൽ വീണ [[Tubilustrium|ട്യൂബിലസ്ട്രിയവുമായി]] ഏകോപിപ്പിച്ചു.<ref>[[William Seston]], "Feldzeichen," in ''Scripta Varia. Mélanges d'histoire romaine, de droit, d'épigraphie et d'histoire du christianisme'' (Publications de l'École française de Rome, 1980), p. 273.</ref> [[File:9595 - Milano - Museo archeologico - Patera di Parabiago - Foto Giovanni Dall'Orto 13 Mar 2012.jpg|thumb|upright=1.3|സൈബലിനോടും ആറ്റിസിനോടും ഒപ്പം കോറിബാന്റസ് ([[Parabiago plate|പാരബിയാഗോ പ്ലേറ്റിൽ]] നിന്നുള്ള വിശദാംശങ്ങൾ; എംബോസ്ഡ് സിൽവർ, എ.ഡി. 200–400, [[Mediolanum|മിലാന്]] സമീപമുള്ള ഒരു ശവകുടീരത്തിൽ നിന്ന് കണ്ടെത്തി, ഇപ്പോൾ [[Archaeological Museum of Milan|മിലാനിലെ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ]] സൂക്ഷിച്ചിരിക്കുന്നു)]] ട്യൂബിലസ്ട്രിയം തന്നെ ഒരു ശുദ്ധീകരണ ചടങ്ങായിരുന്നു. മാർച്ച് 23 നും മെയ് 23 നും ഇടയിൽ കലണ്ടറുകളിൽ സാക്ഷ്യപ്പെടുത്തി. ഇത് യഥാർത്ഥത്തിൽ പ്രതിമാസമായിരിക്കാം. സാക്രൽ ഗെയിമുകൾ, ചടങ്ങുകൾ, ശവസംസ്കാരങ്ങൾ, <ref>[[Jörg Rüpke]], ''The Roman Calendar from Numa to Constantine: Time, History, and the Fasti,'' translated by David M.B. Richardson (Wiley-Blackwell, 2011, originally published in German 1995), pp. 28–29; [[Pat Southern]], ''The Roman Army: A Social and Institutional History'' (Oxford University Press, 2006), p. 159.</ref> എന്നിവയ്‌ക്കും ചിഹ്നങ്ങൾക്കും സമയപരിപാലനത്തിനും വിരാമമിടാൻ ആൻ‌സിയേറ്ററി കാഹളങ്ങൾ (ട്യൂബി അല്ലെങ്കിൽ ട്യൂബ, നീളമുള്ള നേരായ കാഹളം, ശരീരത്തിന് ചുറ്റും വളഞ്ഞ കോർ‌നുവ) ഉപയോഗിച്ചിരുന്നു. <ref>Southern, ''The Roman Army,'' p. 159; [[Yann Le Bohec]], ''The Imperial Roman Army'' (Routledge, 2001, originally published 1989 in French), p. 50; Webster, ''The Roman Imperial Army,'' p. 140.</ref> മാർച്ച് 23 ട്യൂബിലസ്ട്രിയം റോം നഗരത്തിൽ ചൊവ്വയുടെ സായുധ പുരോഹിതന്മാരായ [[Salii|സാലിയുടെ]] ഘോഷയാത്രയുമായി ചേർന്നു. അവർ അവരുടെ പവിത്രമായ കവചങ്ങൾ കെട്ടി. പിൽക്കാല സാമ്രാജ്യത്തിൽ, ആറ്റിസിന്റെ "പുണ്യവാരം" എന്നതിലേക്ക് ഇത് ഒത്തുചേർന്നിരുന്നു. മഗ്ന മാതാവിന്റെ ക്ഷേത്രത്തിൽ മരത്തിനരികിൽ വിശ്രമിച്ച ദിവസത്തിലാണ് ഇത് സംഭവിച്ചത്. മരണ / അരാജകത്വത്തിന്റെയും (വീണ്ടും) ജനന / ക്രമത്തിന്റെയും ചക്രത്തിലെ ഒരു പ്രധാന പോയിന്റായി, വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള കാറ്റിന്റെയും താളവാദ്യങ്ങളുടെയും ശബ്ദ ആചാരങ്ങൾ, സൈബലിലും ആറ്റിസിലും പങ്കെടുത്ത റോമൻ ചടങ്ങുകൾ അപ്പോട്രോപൈക്ക് കാഹളം സ്ഫോടനങ്ങൾ അല്ലെങ്കിൽ സാലിയൻ പുരോഹിതന്മാർ പരിചകളെ അടിക്കുന്നത്<ref>Salzman, ''On Roman Time,'', pp. 166–167. Alvar, ''Romanising Oriental Gods,'' p. 73, cites [[Julian (emperor)|Julian]], ''Oratio'' 5.169c, on the sounding of trumpets after the castration of Attis.</ref> ക്രി.മു. ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കൊറേറ്റുകളുമായി ദൈവശാസ്ത്രപരമായി തിരിച്ചറിഞ്ഞിരുന്നു.<ref>The Salii identified with the ''Kouretes'' by [[Dionysius of Halicarnassus]] 2.70–71 (see also [[Catullus]] 63, who attributes the ''tripudium'' dance of the Salii to the ecstatic followers of Cybele and Attis); Bremmer, ''Greek Religion and Culture,'' p. 296.</ref> ഒരു [[ചന്ദ്രഗ്രഹണം|ചന്ദ്രഗ്രഹണവുമായി]] ചേർന്ന് സൈന്യം കാഹളങ്ങളിൽ ശബ്ദ ആചാരങ്ങളുടെ പ്രകടനം ടാസിറ്റസ് രേഖപ്പെടുത്തുന്നു. <ref>Tacitus, ''Annales'' 1.28; Southern, ''The Roman Army,'' p. 159; Rüpke, ''The Roman Calendar,'' p. 28, especially note 44.</ref> ഈ രീതി മറ്റ് സ്രോതസ്സുകളിൽ ഒരു സിവിലിയൻ പശ്ചാത്തലത്തിൽ കാണപ്പെടുന്നു. <ref>Rüpke, ''The Roman Calendar,'' p. 28, citing [[Juvenal]] 6.442–443 and [[Livy]] 26.5.9.</ref> റോമൻ കലണ്ടർ യഥാർത്ഥത്തിൽ ചാന്ദ്രമായതിനാൽ ഐഡീസിന്റെ പൗർണ്ണമിക്ക് ശേഷമുള്ള ഒരു ന്യൂഡൈനൽ ചക്രം "ക്ഷയിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രനെ (ലൂണ)" ശക്തിപ്പെടുത്തുന്നതിനായി ട്യൂബയെ പ്രതിമാസം കളിക്കാറുണ്ടെന്ന് [[Jörg Rüpke|ജോഗ് റോപ്കെ]] അനുമാനിക്കുന്നു. <ref>Rüpke, ''The Roman Calendar,'' p. 28. Rüpke argues that the Tubilustrium continued to be monthly, with the likely exception of [[Februarius|February]]—a month already largely consumed with the care of the dead—but in other months its spot on calendars was overwritten by festivals that doubled up on the date.</ref> ചിഹ്നങ്ങളും കാഹളങ്ങളും റോമൻ സൈനിക സംസ്കാരത്തിൽ ആചാരപരമായും പ്രവർത്തനപരമായും പരസ്പരം ബന്ധപ്പെട്ടിരുന്നു. [[ട്രാജൻ സ്തൂപം|ട്രാജന്റെ സ്തൂപത്തിൽ]] കാഹളങ്ങൾ മോഹങ്ങൾക്കിടയിൽ ഉള്ള നിലവാരത്തിലേക്ക് വിരൽ ചൂണ്ടുന്നു. <ref>Webster, ''The Roman Imperial Army,'' p. 134.</ref> ലാറ്റിൻ പദം ലസ്റ്റ്രേഷ്യോ സാധാരണയായി "ശുദ്ധീകരണം" എന്ന് വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, മോഹപരമായ ചടങ്ങുകൾ ഒരുപക്ഷേ നല്ല ക്രമത്തിന്റെ പുനഃക്രമീകരണവും പുനഃസ്ഥാപനവുമാണെന്ന് കണക്കാക്കണം. "കേന്ദ്രീകൃത ക്രമത്തിനും എക്സ്-സെൻട്രിക് ഡിസോർഡറിനുമിടയിൽ അതിർത്തി രേഖകൾ പരിപാലിക്കുന്നതിനും സൃഷ്ടിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള മറ്റൊരു പദമാണ് ലസ്റ്റ്രേഷ്യൻ". <ref>Versnel, ''Inconsistencies in Greek and Roman Religion,'' pp. 311–312, 321; Jörg Rüpke, ''Domi Militiae: Die Religiöse Konstruktion des Krieges in Rom'' (Franz Steiner, 1990), pp. 144–146.</ref> മെയ് മാസത്തിലെ മാനദണ്ഡങ്ങളുടെ റോസാലിയ, സമൂഹത്തെ യാഥാർത്ഥ്യമാക്കുന്ന വിശാലമായ അനുഷ്ഠാന ആചാരത്തിന്റെ സൈന്യം, പാക്സ് ഡിയോറം, "ഉടമ്പടി" അല്ലെങ്കിൽ ദേവന്മാരുടെ സമാധാനം, തുടങ്ങിയ ഘോഷയാത്രയിലൂടെ, പൊതു പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും അപേക്ഷകളായിരുന്നു. മരിയേവയുടെയും ചൊവ്വയുടെയും പുരാതന ഉത്സവമായ [[Quinquatria|ക്വിൻക്വാട്രിയയിൽ]] ആരംഭിച്ച് ട്യൂബിലസ്ട്രിയത്തിൽ സമാപിച്ച കാലഘട്ടത്തിൽ ഫെരിയേൽ ഡുറാനം പ്രതിനിധീകരിക്കുന്ന സൈനിക കലണ്ടർ മാർച്ച് 19–23 വരെ അപേക്ഷകൾ നിർദ്ദേശിച്ചു. [[Crisis of the Third Century|മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി]] സൈനിക, സാമ്രാജ്യത്വ ആരാധനയുമായി ബന്ധപ്പെട്ട് അപേക്ഷയുടെ പുരാതന സമ്പ്രദായത്തിന്റെ പുനരുജ്ജീവനത്തിനും വിപുലീകരണത്തിനും ഇത് പ്രേരിപ്പിച്ചു.<ref>Brent, ''Cyprian and Roman Carthage,'' pp. 144, 149, 172–174, 182–183, 188, 191–197, 218–219, 227, 244, 248 (describing the principles of imperial ''supplicationes'' in regard to the universal ''supplicatio'' of [[Decius]] and the ''pax deorum'').</ref> == കലണ്ടറിൽ == [[File:Chronography of 354 Mensis Maius.png|thumb|മെയ് 23 ന് റോസാലിയ നടത്തുന്ന [[Calendar of Filocalus|ഫിലോകലസിന്റെ കലണ്ടറിനെ]] (എ.ഡി 354) അടിസ്ഥാനമാക്കി മെയ് മാസത്തെ ചിത്രീകരണം<ref>Salzman, ''On Roman Time,'' p. 112.</ref>]] പിൽക്കാല സാമ്രാജ്യത്തിൽ, റോസ് ഉത്സവങ്ങൾ പൂവിടുന്ന സമയത്തിന് അനുസൃതമായി തീയതി പ്രാദേശികമായി വ്യത്യാസപ്പെടുന്നെങ്കിലും മെയ് മാസത്തിന്റെ ഭാഗമായി. <ref>Salzman, ''On Roman Time'' p. 98.</ref> മൊസൈക്കുകളിലെ ദൃഷ്‌ടാന്തകഥകൾക്കായി, മെയ് പലപ്പോഴും പുഷ്പമാലകൾ, ത്യാഗത്തിനായി ധരിക്കുന്ന [[Fillet (clothing)|ഫില്ലറ്റുകൾ]] അല്ലെങ്കിൽ റിബൺ, വൈൻ [[Amphora|ആംഫോറ]] എന്നിവ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നു. <ref name="Salzman-p97">Salzman, ''On Roman Time'' p. 97.</ref> മെയ് (ലാറ്റിൻ [[Maius|മയൂസ്]]) ജൂഡി കലണ്ടറിൽ ഏപ്രിൽ 28 ന് ആരംഭിച്ച് മെയ് 3 ന് സമാപിച്ച ഫ്ലോറ ദേവിയുടെ സ്മരണയ്ക്കായി ലുഡി ഫ്ലോറയുടെ മധ്യത്തിൽ ആരംഭിച്ചു. ഫ്ലോറ പൂക്കളുടെയും പൂവിന്റെയും ദേവതയായിരുന്നു. അവളുടെ ഉത്സവങ്ങൾ ലൈംഗിക സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചു. എ ഡി രണ്ടാം നൂറ്റാണ്ടിൽ ഫിലോസ്ട്രാറ്റസ് റോസ് മാലകളെ ഫ്ലോറയുടെ ഉത്സവവുമായി ബന്ധിപ്പിക്കുന്നു. <ref>Hooey, "Rosaliae signorum," p. 27, citing Philostratus, ''Epigram'' 55.</ref> [[Palatine Anthology|പാലറ്റൈൻ ആന്തോളജിയിൽ]] നിന്നുള്ള ഒരു ഗ്രീക്ക് എപ്പിഗ്രാം മെയ് വ്യക്തിപരമായി "ഞാൻ റോസാപ്പൂവിന്റെ മാതാവ്" എന്ന് പ്രഖ്യാപിച്ചു. <ref>''Anthologia Palatina'' 9.580.4, as cited by Hooey, "Rosaliae signorum," p. 27: εἰμὶ ῥόδων γενέτης ''(eimi rhodōn genetēs)''.</ref> മാസത്തിന്റെ പേരിനുള്ള വിശദീകരണങ്ങളിൽ, ഇത് വളർച്ചയുടെ അല്ലെങ്കിൽ വർദ്ധനവിന്റെ ദേവതയായ മായയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഈ പേര് ചിലപ്പോൾ "വലുത്" എന്ന നാമവിശേഷണത്തിൽ നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. മെയ് മാസത്തിൽ മിയയെ മകൻ [[Mercury (mythology)|മെർക്കുറി]] (ഗ്രീക്ക് ഹെർമിസ്), അതിർത്തികളുടെയും വാണിജ്യത്തിന്റെയും ദേവതയും മരണാനന്തര ജീവിതത്തിലേക്ക് ആത്മാക്കളുടെ കാര്യനിർവ്വകയുമായി ബഹുമാനിച്ചു. മായയുടെ ദൈവശാസ്ത്രപരമായ ഐഡന്റിറ്റി പദവിയുള്ളതായിരുന്നു. [[Terra (mythology)|ടെറ മേറ്റർ]] ("മദർ എർത്ത്"), നല്ല ദേവത ([[Bona Dea|ബോണ ഡിയ]]), ഗ്രേറ്റ് മദർ ദേവത (മാഗ്ന മേറ്റർ, സൈബലിനും ഒരു ശീർഷകം), [[Ops|ഓപ്‌സ്]] ("സമൃദ്ധി, വിഭവങ്ങൾ"), ജൂൺ 1 ന് ബീൻ കലണ്ടുകളുടെ ദേവതയായ കാർണ. <ref>H.H.J. Brouwer, ''Bona Dea: The Sources and a Description of the Cult'' (Brill, 1989), pp. 232, 354; [[Macrobius]], ''Saturnalia'' 1.12.16–33. These identifications probably reflect the influence of Varro, who tended to see a great number of goddesses as ultimately representing Terra.</ref> [[ഡിയഡിയ|ഡിയ ദിയ]]യുടെ മെയ് ഉത്സവത്തിനായുള്ള വിരുന്നുകൾക്ക് ശേഷം റോമിലെ ഒരു പൗരോഹിത്യമായ [[Arval Brethren|അർവൽ ബ്രദറേൻ]] റോസാപ്പൂക്കൾ വിതരണം ചെയ്തു. <ref>Hooey, "Rosaliae signorum," p. 27, note 57, citing the ''Acta Fratrum Arvalium''.</ref> [[File:The Soul of the Rose - Waterhouse.jpg|thumb|upright=.5|ദി സോൾ ഓഫ് ദി റോസ് (1908), [[John William Waterhouse|വാട്ടർഹൗസ്]] ചിത്രീകരിച്ച കുപിഡിന്റെ ഗാർഡനിൽ സൈക്ക്]] ഫ്ലോറയുടെ ഉല്ലാസത്തോടെ ഈ മാസം ആരംഭിച്ചെങ്കിലും, മെയ് പകുതിയോടെ റോമാക്കാർ അലഞ്ഞുതിരിയുന്ന മരിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ ലെമുറിയ നിരീക്ഷിച്ചു. <ref>[[H.H. Scullard]], ''Festivals and Ceremonies of the Roman Republic'' (Cornell University Press, 1981), pp. 110–111, 115–116.</ref> റോസാപ്പൂവിന്റെ കാലം പൂക്കുന്നതും മരിക്കുന്നതുമായ പരമ്പരാഗത റോമൻ ഉത്സവങ്ങളുമായി പൊരുത്തപ്പെട്ടു. ഉത്സവ, ശവസംസ്കാര ആവശ്യങ്ങൾക്കായി പൂക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ആവശ്യം പ്രത്യേകിച്ച് റോമൻ ആഫ്രിക്കയിലെ സമ്പന്ന എസ്റ്റേറ്റുകൾക്ക് പുഷ്പകൃഷിയെ ഒരു പ്രധാന സാമ്പത്തിക പ്രവർത്തനമാക്കി മാറ്റി.<ref>Salzman, ''On Roman Time,'' pp. 97–99; Holleran, ''Shopping in Ancient Rome,'' pp. 58, 119, 208–210.</ref> ഒരു റോമൻ ശവകുടീര ചിത്രത്തിൽ വിൽപ്പനക്കാർ പുഷ്പമാലകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. <ref>Holleran, ''Shopping in Ancient Rome,'' p. 210.</ref> ലെമുറിയയെ തുടർന്ന്, മെയ് മാസത്തിൽ (the 15th) നടന്ന വ്യാപാരികളുടെ ഉത്സവ വേളയിൽ മെർക്കുറിയും മായയും സംയുക്ത യാഗം സ്വീകരിച്ചു. മെയ് 23 ന് റോസാപ്പൂക്കൾ വിപണിയിലെത്തുമ്പോൾ ([[Macella|മാസെല്ലസ്]]) ഒരു പുഷ്പമേളയെക്കുറിച്ച് [[Chronograph of 354|ഫിലോകലസിന്റെ കലണ്ടർ]] (എ.ഡി 354) ഈ മാസം ഈ കലണ്ടറിനായി റോസാപ്പൂവിന്റെ രാജാവിനൊപ്പം ചിത്രീകരിച്ചിരിക്കുന്നതായി പറയുന്നു. [[Dalmaticഡാൽമാറ്റിക്ക്]] എന്ന നീളമുള്ള സ്ലീവ് അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ, ഇടതുകൈയിൽ ഒരു കൊട്ട റോസാപ്പൂവ് ചുമന്ന് വലതു കൈയിൽ ഒരു പുഷ്പം പിടിച്ച് മണക്കുന്നു. <ref>''Macellus rosas sumat'': Phillips, ''Oxford Classical Dictionary,'' p. 1335.</ref> മറ്റ് ചിത്ര കലണ്ടറുകളിൽ, റോസ് കിംഗ് അല്ലെങ്കിൽ റോസ് ഫെസ്റ്റിവലിന്റെ അനുബന്ധ പ്രതിരൂപങ്ങൾ പലപ്പോഴും മെർക്കുറിയുടെ പരമ്പരാഗത ചിഹ്നത്തിനും മെയ് മാസത്തിനെ പ്രതിനിധീകരിക്കുന്നതിനും പകരം ആയി ഉപയോഗിക്കുന്നു.<ref>Salzman, ''On Roman Time,'' pp. 97–99.</ref> റോമൻ കലണ്ടറിനെക്കുറിച്ചുള്ള ഓവിഡിന്റെ ഫാസ്റ്റി എന്ന കവിതയിൽ, മെയ് മാസത്തിന്റെ ദിവ്യ പ്രതിനിധിയായി ഫ്ലോറ മരിച്ചവരുടെ രക്തത്തിൽ നിന്ന് പുഷ്പങ്ങൾ സൃഷ്ടിക്കുന്നതിൽ അവളുടെ പങ്കിനെക്കുറിച്ച് പറയുന്നു. "എന്നിലൂടെ അവരുടെ മുറിവിൽ നിന്ന് "മഹത്ത്വ ഉറവുകൾ". <ref>Ovid, ''Fasti'' 5.228 ''(de quorum per me volnere surgit honor)''<!--sic-->; Carole E. Newlands, ''Playing with Time: Ovid and the Fasti'' (Cornell University Press, 1995), p. 110; Hersch, ''The Roman Wedding,'' p. 91.</ref> "അക്രമം, ലൈംഗികത, ആനന്ദം, വിവാഹം, കൃഷി" എന്നീ വിഷയങ്ങൾ അവളുടെ പുരാണങ്ങൾ എങ്ങനെ നെയ്യുന്നുവെന്ന് ഓവിഡ് കാണിക്കുന്നു. മെയ് മാസത്തെ വിവാഹങ്ങൾക്ക് അനുയോജ്യമല്ലാത്ത മാസമായി റോമാക്കാർ കണക്കാക്കി. ജൂൺ മാസത്തെ ഒരു വധുവിന്റെ മാസമായി ജനപ്രീതി നേടാൻ ഇത് കാരണമായി. മെയ് പകുതിയോടെ ലെമുറിയയിലെ ഓരോ ദിവസവും മരിക്കുന്ന മതവിശ്വാസമായിരുന്നു. പ്രത്യേകിച്ചും "കുട്ടികളെ ജനിപ്പിക്കുന്നതിനായി" വിവാഹം ഉൾപ്പെടെ ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നത് മതപരമായി നിരോധിച്ചിരുന്നു.<ref>Hersch, ''The Roman Wedding,'' pp. 46–47 and 90, citing [[Macrobius]], ''Saturnalia'' 1.16.18, noting that the Lemuria and the procession of the [[Argei]], which even the Romans themselves regarded as obscure and dauntingly archaic, endowed the entire month with an uneasy feeling.</ref> നാലാം നൂറ്റാണ്ടിൽ, കളികളും ([[Ludi|ലുഡി]]) നാടകവേദികളുമുള്ള [[Roman Empire|ആംഫി തിയേറ്ററിലെ]] പൊതു അവധി ദിനമായി റോസാലിയ ഔദ്യോഗിക കലണ്ടറിൽ അടയാളപ്പെടുത്തി. [[Capua|കപുവ]] മുതൽ എ ഡി 387 വരെയുള്ള ഒരു കലണ്ടർ മെയ് 13 ന് ആംഫിതിയേറ്ററിൽ ഒരു റൊസാരിയയെ കുറിക്കുന്നു.<ref>''[[Feriale Capuanum]]'' (387 AD): ''III id. mai(as) Rosaria Amphitheatri''; Salzman, ''On Roman Time'' p. 98.</ref> == ക്രിസ്തീയവൽക്കരണം == [[File:Sassoferrato Our Lady in a garland of roses.jpg|thumb|ഔവർ ലേഡി ഇൻ എ ഗാർലൻഡ് ഓഫ് റോസസ് (പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ) ജിയോവന്നി ബാറ്റിസ്റ്റ സാൽവി ഡ സാസോഫെറാറ്റോ, [[Madonna (art)|മഡോണയെ]] [[crown of stars|നക്ഷത്രങ്ങളുടെ കിരീടവും]] റോസ് റീത്തും ഉപയോഗിച്ച് ചിത്രീകരിക്കുന്നു.]] ആറാം നൂറ്റാണ്ടിൽ, കിഴക്കൻ റോമൻ സാമ്രാജ്യത്തിലെ ഗാസയിൽ ഒരു "റോസാപ്പൂവിന്റെ ദിനം" വസന്തകാല ഉത്സവമായി നടന്നു. ഇത് റോസാലിയയുടെ ക്രൈസ്തവവൽക്കരിക്കപ്പെട്ട തുടർച്ചയായിരിക്കാം. <ref>Nicole Belayche, "Pagan Festivals in Fourth-Century Gaza," p. 17, citing [[Choricius of Gaza|Chorichius]], and Talgam, "The ''Ekphrasis Eikonos'' of Procopius," pp. 223–224, both in ''Christian Gaza in Late Antiquity''.</ref> ഗാസയിലെ ജോൺ രണ്ട് അനക്രിയോണിക് കവിതകൾ എഴുതി, "റോസാപ്പൂവിന്റെ ദിവസത്തിൽ" താൻ പരസ്യമായി അവതരിപ്പിച്ചതായി പറയുന്നു. ക്രിസ്ത്യൻ വാചാടോപകാരിയായ പ്രോകോപ്പിയസിന്റെ പ്രഖ്യാപനങ്ങളും <ref>Not the historian.</ref> ഗാസയിലെ ചോറീഷ്യസിന്റെ കവിതകളും റോസ് ദിനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. <ref>Westberg, "The Rite of Spring," in ''Plotting with Eros,'' p. 189: ἐν τῇ ἡμέρᾳ τῶν ῥόδων; Talgam, "The ''Ekphrasis Eikonos'' of Procopius," p. 223.</ref> ആദ്യകാല [[Early Christian art and architecture|ക്രിസ്ത്യൻ ശവസംസ്കാര കലയുടെ]] പ്രതിരൂപങ്ങൾ, <ref>Robin M. Jensen, "Christian Art," in ''The Oxford Encyclopedia of Ancient Greece and Rome'' (Oxford University Press, 2010), p. 93.</ref>. രക്തസാക്ഷികളെ പലപ്പോഴും ചിത്രീകരിക്കുകയോ പുഷ്പ പ്രതിരൂപങ്ങൾ ഉപയോഗിച്ച് വിവരിക്കുകയോ അല്ലെങ്കിൽ അവരെ പുഷ്പങ്ങളാൽ [[ഐവി|ഐവി]] പോലെ <ref>Gillian MacKie, "Symbolism and Purpose in an Early Christian Martyr Chapel: The Case of San Vittore in Ciel d'Oro, Milan," ''Gesta'' 34.2 (1995), pp. 93–94.</ref> തിരിച്ചറിയുകയോ ചെയ്തു. [[Paulinus of Nola|നോലയിലെ പൗളിനസ്]] (മരണം 431) റോസാലിയയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെ ക്രിസ്ത്യൻ പദങ്ങളിൽ പുനർവ്യാഖ്യാനം ചെയ്തു.<ref name="Miller-p75" /> ജനുവരി 14-ന് നോളയിലെ വിശുദ്ധ [[ഫെലിക്സ്|ഫെലിക്സിനെ]]ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാറ്റൽ കവിത (നതാലിസിയം) അവതരിപ്പിച്ചു.<ref>Patricia Cox Miller, "'The Little Blue Flower Is Red': Relics and the Poeticizing of the Body," ''Journal of Early Christian Studies'' 8.2 (2000), p. 228.</ref> <blockquote> ''Sprinkle the ground with flowers, adorn the doorways with garlands. Let winter breathe forth the purple beauty ''(purpureum)'' of spring; let the year be in flower before its time, and let nature submit to the holy day. For you also, earth, owe wreaths to the martyr’s tomb. But the holy glory of the doorway to the heavens encircles him, flowering with the twin wreaths of war and peace.''<ref>[[Paulinus of Nola]], ''Carmen'' 14.110–116 = ''[[Corpus Scriptorum Ecclesiasticorum Latinorum|CSEL]]'' 30:50, as cited by Miller.</ref> </blockquote> ഇപ്പോൾ മിലാനിലെ [[Basilica of Sant'Ambrogio|ബാസിലിക്ക ഓഫ് സാന്റ് ആംബ്രോഗിയോയുടെ]] ഭാഗമായ ആദ്യകാല രക്തസാക്ഷി ആരാധനാലയങ്ങളിൽ, 397–402 കാലഘട്ടത്തിൽ നിർമ്മിച്ച ഒരു മൊസൈക്ക് ഛായാചിത്രം, [[Victor Maurus|വിശുദ്ധ വിക്ടറിനെ]] ശ്രേഷ്ഠമായി പ്രചോദിപ്പിച്ച റോസിന്റെയും ലില്ലിയുടെയും പുഷ്പചക്രങ്ങൾ, ഗോതമ്പ് തണ്ടുകൾ, മുന്തിരിവള്ളിയിലെ മുന്തിരിപ്പഴം, ഒലിവുശാഖകൾ എന്നിവയിൽ ചിത്രീകരിക്കുന്നു. വൃത്താകൃതി നിത്യതയെയും സസ്യങ്ങളെ നാല് കാലങ്ങളെയും പ്രതിനിധീകരിക്കുന്നു. <ref>MacKie, "Symbolism and Purpose in an Early Christian Martyr Chapel," pp. 93–95.</ref> ക്രിസ്തീയ ഭാവനയിൽ, ക്ലാസിക്കൽ മിത്തിലെ ചെറുപ്പക്കാരിൽ നിന്ന് രക്ത-മരണ-പുഷ്പ പാറ്റേൺ പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നു. പ്രാഥമികമായി അഡോണിസും ആറ്റിസും തുടർന്ന് സ്ത്രീ കന്യക രക്തസാക്ഷികളിലേക്ക് മാറ്റപ്പെടുന്നു. <ref>Miller, ''The Corporeal Imagination,'' p. 205.</ref> മെറിഡയിലെ [[Eulalia of Mérida|യൂലാലിയയെ]] [[Prudentius|പ്രുഡെൻഷ്യസ്]] (മരണം: 413) ഒരു "ഇളം പുഷ്പം" എന്നാണ് വിശേഷിപ്പിക്കുന്നത്. മരണം അവളെ "സഭയുടെ രക്തസാക്ഷികളുടെ മാലയിലെ ഒരു പുഷ്പമായി" മാറ്റുന്നു. അവളുടെ പർപ്പിൾ രക്തപ്രവാഹം പർപ്പിൾ വയലറ്റുകളും ചുവന്നരക്തം ക്രോക്കസുകളും ഉൽ‌പാദിപ്പിക്കുന്നു ( purpureas violas sangugeosque crocos), ഇത് അവളുടെ തിരുശേഷിപ്പിനെ അലങ്കരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' pp. 75–76, quoting Jill Ross.</ref> വിവാഹ കർമ്മത്തിൽ കന്യകാത്വം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന രക്തച്ചൊരിച്ചിലിനെ പ്രതീകപ്പെടുത്താനും റോസാപ്പൂവിന് കഴിയുന്നു.<ref>John D. Miller, ''Beads and Prayers: The Rosary in History and Devotion'' (Burns & Oats, 2002), pp. 166–167.</ref> പുഷ്പകിരീടങ്ങൾ വരയ്ക്കുന്നത് ക്ലാസിക്കൽ ലോകത്തിലെ പുരസ്കാരങ്ങളായി കണക്കാക്കുന്നു. സൽപ്രവൃത്തികൾ ചെയ്തവർക്ക് ലില്ലിയും, രക്തസാക്ഷികൾക്ക് റോസാപ്പൂക്കളുടെ അധിക കിരീടം തുടങ്ങി മരണാനന്തര ജീവിതത്തിലെ വിശ്വസ്തർക്കായി [[സിപ്രിയൻ|സിപ്രിയൻ]] (മരണം 258) സ്വർഗീയ പുഷ്പകിരീടങ്ങളെക്കുറിച്ച് വിവരിക്കുന്നു. <ref>Ronald Lightbown, ''Carlo Crivelli'' (Yale University Press, 2004), p. 268.</ref> ആദ്യകാല അഭിനിവേശ വിവരണത്തിൽ, ഒരു രക്തസാക്ഷി സ്വർഗീയ വിരുന്നിൽ റോസ് കിരീടം (കൊറോണ റോസിയ) ധരിക്കുന്നു. <ref>Miller, ''The Corporeal Imagination,'' p. 75, citing the ''Passio Mariani et Iacobi.''</ref> ആംബ്രോസിനെ സംബന്ധിച്ചിടത്തോളം (മരണം 397), ലില്ലി കന്യകമാർക്കും, വിശ്വാസത്തിന്റെ കുമ്പസാരക്കാർക്കുള്ള വയലറ്റുകൾക്കും, രക്തസാക്ഷികൾക്കുള്ള റോസാപ്പൂക്കൾക്കും <ref>Ambrose, ''Expositio in Lucam'' 7.128 (=''PL'' 15, col. 1821), as noted by Clare Stancliffe, "Red, White and Blue Martyrdom," in ''Ireland in Early Mediaeval Europe. Studies in memory of Kathleen Hughes'' (Cambridge University Press, 1982), p. 32; Lightbown, ''Carlo Crivelli'', p. 268.</ref> ഇവയിൽ, വയലറ്റിന്റെ പ്രതിരൂപങ്ങൾക്ക് വേദപുസ്തക മാതൃകയില്ല. <ref>Lightbown, ''Carlo Crivelli'', p. 269.</ref> വെർജിലിയൻ പ്രതിരൂപങ്ങളിൽ സ്വാധീനം ചെലുത്തിയ ഒരു ഭാഗത്തിൽ, കന്യകകളായ യുവതികളോട് [[അംബ്രോസ്|ആംബ്രോസ്]] "നിങ്ങളുടെ തോട്ടങ്ങളിൽ എളിമയുടെ റോസും ആത്മാവിന്റെ ലില്ലിയും തഴച്ചുവളരട്ടെ. വിശുദ്ധ രക്തത്താൽ നനയ്ക്കപ്പെടുന്ന വസന്തത്തിൽ നിന്ന് വയലറ്റ് തടങ്ങൾ കുടിക്കട്ടെ" എന്ന് കൽപ്പിക്കുന്നു. "<ref>Ambrose, ''On Virgins'' 4.17; Boniface Ramsey, ''Ambrose'' (Routledge, 1997), pp. 110 and 223, note 40.</ref> [[ജെറോം|ജെറോമിന്റെ]] വിവരണത്തിൽ (മരണം 420) വിശുദ്ധ പൗളയുടെ രക്തസാക്ഷിത്വത്തിന്റെ രക്തത്തിൽ നിന്ന്" റോസാപ്പൂക്കളുടെയും വയലറ്റുകളുടെയും ഒരു കിരീടം "നെയ്തിരിക്കുന്നു. <ref>''Epistle to [[Eustochium]]'' 108.31 = ''[[CSEL]]'' 55, p. 349, as cited by Stancliffe, "Red, White and Blue Martyrdom," pp. 30–31.</ref> പിന്നീട് [[ഡാന്റെ അലിഘിയേരി|ഡാന്റെ]] തന്റെ [[Paradiso (Dante)|പാരഡിസോയിൽ]] ഉൾക്കൊള്ളുന്ന ക്ലാസിക്കൽ, ക്രിസ്ത്യൻ ഇമേജറികളെ വിശുദ്ധരുടെ മാല അരിയാഡ്നെയുടെ റോസ് കൊറോണയുമായി ബന്ധിപ്പിക്കുന്നു. അത് സ്വർഗ്ഗത്തിൽ നിന്ന് വിവർത്തനം ചെയ്തതായി അദ്ദേഹം കരുതുന്നു. <ref>Dante, ''Paradiso'' 13.13–15, as noted by Robert Hollander and Jean Hollander, ''Dante: Paradiso'' (Anchor Books, 2007), p. 353.</ref> മരിയൻ പ്രാർത്ഥനാ മുത്തുകൾക്കായി "ജപമാല" (ലാറ്റിൻ ജപമാല, കിരീടം അല്ലെങ്കിൽ റോസാപ്പൂവിന്റെ മാല) ഉപയോഗിക്കുന്നത് [[Alanus de Rupe|അലാനസ് ഡി റുപ്പ്]] ഉൾപ്പെടെയുള്ള ചില ക്രിസ്ത്യാനികൾ എതിർത്തു. കാരണം ഈ റോസ് പുഷ്പചക്രം റോമാക്കാരുടെ "അധാർമ്മികമായ" ആഭിചാരകർമ്മം കൊണ്ടു വരുത്തുന്നതായി ആവിഷ്കരിച്ചു. <ref>Anne Winston-Allen, ''Stories of the Rose: The Making of the Rosary in the Middle Ages'' (Pennsylvania State University Press, 1997), pp. 81–82. Alanus, who played a key role in the [[History of the rosary|development of the rosary]], preferred the term "[[psalter]]".</ref> [[File:Theresienschräin.jpg|thumb|left|Memorial to [[Thérèse of Lisieux]], inscribed with her motto "After my death, I will let fall a shower of roses"; she wears a floral wreath<ref>John J. Delaney, ''Dictionary of Saints'' (Random House, 2005), p. 656.</ref>]] റോസാപ്പൂക്കൾ ഉൾപ്പെടുന്ന അത്ഭുതങ്ങൾ ചില വിശുദ്ധസ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. റോമിലെ [[Saint Cecilia|സിസിലിയ]] (എ.ഡി. 230) മുതൽ [[കൊച്ചുത്രേസ്യ|തോറസ് ഓഫ് ലിസിയക്സ്]] (മരണം 1897) വരെയുള്ളവരുടെ പ്രത്യേകതയാണ് റോസാപ്പൂക്കൾ. <ref>Stephen Wilson, "Cults of Saints in the Churches of Central Paris," in ''Saints and Their Cults: Studies in Religious Sociology, Folklore, and History'' (Cambridge University Press, 1983), p. 242.</ref>സെന്റ് സിസിലിയയുടെ പുഷ്പപ്രതിമയിൽ ഒരു റോസ് അല്ലെങ്കിൽ പുഷ്പമാല, ഒരു ഈന്തപ്പന ശാഖ, "ബദാം ഇലകളുടെയും അവളുടെ കയ്യിലെ പൂക്കളുടെയും ഉയരമുള്ള വള്ളി" എന്നിവയും ഉൾപ്പെടുന്നു. <ref>''A Glossary of Ecclesiastical Terms,'' edited by Orby Shipley (London, Oxford and Cambridge, 1872), pp. 99–100.</ref> യേശുവിന്റെ അമ്മയായ [[മറിയം|മറിയയുടെ]] ഏറ്റവും നല്ല സ്വഭാവഗുണങ്ങളിൽ ഒന്നാണ് റോസാപ്പൂവെന്നു പറയുന്നു. <ref>Richard Griffiths, ''Pen and the Cross: Catholicism and English Literature 1850–2000'' (Continuum, 2010), p. 39.</ref> മെയ് മാസവുമായി ബന്ധപ്പെട്ടു, <ref>Charlene Spretnak, ''Missing Mary: The Queen of Heaven and Her Re-emergence in the Modern Church'' (Palgrave Macmillan, 2004), pp. 222–223; Lorraine Kochanske Stock, "Lords of the Wildwood: The Wild Man, the Green Man, and Robin Hood," in ''Robin Hood in Popular Culture: Violence, transgression, and justice'' (D.S. Brewer, 2000), pp. 242, 245–247; J. Miller, ''Beads and Prayers'', pp. 166–167.</ref> മായ, ഫ്ലോറ തുടങ്ങിയ ദേവതകളെ ജനപ്രിയ ഭാവനയിൽ പ്രതിഷ്ഠിച്ചു. <ref>Ambrose, ''De virginibus'' 3, noted by Winston-Allen, ''Stories of the Rose,'' p. 88.</ref> ആദ്യകാല ക്രിസ്തീയ സാഹിത്യത്തിൽ മറിയയെ റോസ പുഡോറിസ്, "എളിമയുടെ റോസ്", <ref>[[Coelius Sedulius|Sedulius]], ''Paschale carmen'', as cited by Winston-Allen, ''Stories of the Rose,'' p. 88.</ref> മുള്ളുകൾക്കിടയിൽ ഒരു റോസ് എന്നാണ് വിശേഷിപ്പിക്കുന്നത്. <ref>Lightbown, ''Carlo Crivelli,'' p. 268.</ref> മധ്യകാലഘട്ടത്തിൽ, റോസാപ്പൂവ്, ലില്ലി, വയലറ്റ് എന്നിവ മേരിയുടെ പ്രത്യേക പുഷ്പങ്ങളായി മാറുന്നു. <ref>Timothy Matovina, ''Latino Catholicism: Transformation in America's Largest Church'' (Princeton University Press, 2012), p. 175.</ref> ചില കത്തോലിക്കാ സംസ്കാരങ്ങളിൽ, പ്രത്യേകിച്ച് [[ഗ്വാദലൂപേ മാതാവ്|ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പിനായുള്ള]] മെക്സിക്കൻ ഭക്തി സമ്പ്രദായങ്ങളിൽ മേരിക്ക് പുഷ്പങ്ങൾ അർപ്പിക്കപ്പെടുന്നു.<ref>Juliana Flinn, ''Mary, the Devil, and Taro: Catholicism and Women's Work in a Micronesian Society'' (University of Hawaii Press, 2010), pp. 147–148, 151.</ref> [[മൈക്രോനേഷ്യ]]യിലെ [[Pulap|പുലാപ്പ് ദ്വീപിൽ]], മേരിയുടെ ആരാധനാ പ്രതിമയ്ക്ക് മുമ്പായി പൂക്കൾ ജപമാലയുടെ ചടങ്ങുകളിൽ പ്രത്യേകിച്ചും മെയ് മാസത്തിൽ അർപ്പിക്കുന്നു. ജപമാലയെ "റോസാപ്പൂക്കളുടെ കിരീടം" എന്ന ആശയം തലയിൽ പുഷ്പമാല ധരിക്കാനുള്ള പ്രാദേശിക പാരമ്പര്യങ്ങളെ പൂർത്തീകരിക്കുന്നു. <ref>Winston-Allen, ''Stories of the Rose,'' pp. 88–89 ''et passim;'' J. Miller, ''Beads and Prayers,'' p. 166.</ref> ആദ്യകാല ക്രിസ്തീയ കാലഘട്ടത്തിലെ ലാറ്റിൻ സ്തുതിഗീതങ്ങളും ലിറ്റാനികളും മേരിയെ "മിസ്റ്റിക്കൽ റോസ്" എന്നും റോസ് എപ്പിത്തീറ്റുകളുടെ ഒരു കൂട്ടം അല്ലെങ്കിൽ റോസയുടെ പ്രതിച്ഛായയിൽ ക്രിസ്തുവിനെ പ്രസവിച്ച പൂന്തോട്ടം എന്നും വിളിക്കുന്നു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> വീഞ്ഞിൽ നിന്ന് രൂപാന്തരപ്പെട്ട [[Eucharist|യൂക്കറിസ്റ്റിലെ]] ക്രിസ്തുവിന്റെ രക്തം ഒരു റോസാപ്പൂവായി കാണണമെന്ന് ആംബ്രോസ് പ്രഖ്യാപിച്ചു. <ref>[[Ambrose of Milan]], on ''Psalm'' 118: ''Cernis Rosam, hoc est dominici corporis sanguineum'', as quoted by R.T. Hampson, ''Medii Aevi Kalendarium, or Dates, Charters, and Customs of the Middle Ages'' (London,1841), vol. 1, p. 87.</ref> അഞ്ച് ദളങ്ങളുള്ള റോസ് ക്രിസ്തുവിന്റെ [[പഞ്ചക്ഷതങ്ങൾ|അഞ്ച് മുറിവുകളുടെ]] പ്രതീകവും അതിനാൽ പുനരുത്ഥാനവും ആയി തീർന്നു. <ref>J. Miller, ''Beads and Prayers,'' p. 166.</ref> വിശുദ്ധരുടെ ജീവനുള്ള ശരീരവും മൃതശരീരവും അവരുടെ വിശുദ്ധിയുടെ ഏറ്റവും ശ്രദ്ധേയമായ അടയാളങ്ങളിലൊന്നായി പുഷ്പങ്ങളുടെ "പരിശുദ്ധ വാസന"യെന്ന് പറയപ്പെടുന്നു. <ref>Constance Classen, ''The Color of Angels: Cosmology, Gender and the Aesthetic Imagination'' (Routledge, 1998), pp. 36–37.</ref> [[Pope Gregory I]] described the fragrance and luminosity of the rose as issuing from the blood of martyrs.<ref>Lightbown, ''Carlo Crivelli,'' p. 269.</ref> റോസാപ്പൂവിന്റെ സുഗന്ധവും തിളക്കവും രക്തസാക്ഷികളുടെ രക്തത്തിൽ നിന്ന് പുറപ്പെടുവിക്കുന്നതായി ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പ വിശേഷിപ്പിച്ചു. <ref>Classen, ''The Color of Angels,'' p. 37.</ref> സ്റ്റെയിൻഫെൽഡിലെ ഹെർമൻ പ്രാർത്ഥിക്കുമ്പോൾ "റോസാപ്പൂവ്, ലില്ലി, വയലറ്റ്, പോപ്പി, എല്ലാത്തരം സുഗന്ധമുള്ള പൂക്കൾ" നിറഞ്ഞ ഒരു പൂന്തോട്ടം പോലെ ഒരു സുഗന്ധം പുറന്തള്ളുന്നു. <ref>Classen, ''The Color of Angels'', pp. 38–39.</ref>കിടപ്പിലായ കന്യകയായ ഷീദാമിലെ ലിഡ്‌വിൻ സുഗന്ധവ്യഞ്ജന വീഞ്ഞല്ലാതെ മറ്റൊന്നും കഴിക്കുന്നില്ലെന്നും "സുഗന്ധമുള്ള രക്തത്തിന്റെ കണ്ണുനീർ" കരഞ്ഞെന്നും അതിനെ അവൾ റോസാപ്പൂക്കൾ എന്ന് വിളിച്ചിരുന്നു. ഒറ്റരാത്രികൊണ്ട് അവ അവളുടെ കവിളുകളിൽ ഉണങ്ങിയപ്പോൾ അവയെ ശേഖരിച്ച് ഒരു പെട്ടിയിൽ സൂക്ഷിച്ചു. ഒരു റോസ്ച്ചെടിയിൽ റോസാപ്പൂക്കൾ വിരിഞ്ഞതാണ് അവളുടെ മരണത്തിന്റെ അടയാളം, അവളെ അടക്കം ചെയ്തപ്പോൾ രക്ത-കണ്ണീരിൽ നിന്നുണ്ടായ റോസ് നിറഞ്ഞ ബാഗ് അവളുടെ തലയിണയായി ഉപയോഗിച്ചു. <ref>Classen, ''The Color of Angels'', pp. 38–39.</ref> ക്രിസ്തീയ സാഹിത്യത്തിന്റെ പ്രതിരൂപങ്ങളിൽ ആദ്യകാലം മുതൽ പൂക്കളും രക്തവും ശവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.<ref>Miller, ''The Corporeal Imagination,'' p. 73.</ref> ===റോസ് ഞായറാഴ്ചകൾ=== [[File:Albrecht Dürer - Feast of Rose Garlands - Google Art Project.jpg|thumb|upright=1.3|ജപമാലയുടെ ഒരു [[altarpiece|ബലിപീഠമായ]] [[Dürer|ഡ്യൂറർ]] എഴുതിയ [[Feast of the Rosary|ജപമാലയുടെ ഉത്സവം]] (1506): വെള്ള, ചുവപ്പ് റോസ് കിരീടങ്ങൾ സ്വീകരിക്കുന്നതിൽ ഒരു സമൂഹം മുഴുവനും ഒത്തുചേരുന്നു.<ref>Nathan Mitchell, ''The Mystery of the Rosary: Marian Devotion and the Reinvention of Catholicism'' (New York University Press, 2009), pp. 25–27.</ref>]] [[ആരാധനക്രമ വർഷം|ആരാധനാ ക്രമ വർഷ കലണ്ടറിന്റെ]] രണ്ട് ദിവസത്തെ "റോസ് സൺ‌ഡേ" എന്ന് വിളിക്കുന്നു. നോമ്പിന്റെ നാലാമത്തെ ഞായറാഴ്ചയെ ഡൊമിനിക്ക ഡി റോസ ("റോസ് സൺ‌ഡേ") എന്നും വിളിക്കുന്നു. സീസണിൽ പർപ്പിൾ അല്ലെങ്കിൽ വയലറ്റ് [[Penance|പെനിറ്റൻഷ്യൽ]] വസ്ത്രങ്ങൾ മാറ്റി റോസ് നിറമുള്ള പുരോഹിതവസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ ദിവസം മാർപ്പാപ്പ [[Golden Rose|ഗോൾഡൻ റോസ്]] എന്ന അനുഗ്രഹത്തെ കൊടുക്കുന്നു. <ref>P.M.J. Rock, "Golden Rose," in ''The Catholic Encyclopedia'' (1909), vol. 6, p. 629; Matthew Bunson, ''Our Sunday Visitor's Encyclopedia of Catholic History'' (Our Sunday Visitor, 1995, 2004), p. 403.</ref> പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ]] കാനോൻ ബെനഡിക്റ്റ് ഈ ദിവസം ഒരു ചടങ്ങ് രേഖപ്പെടുത്തി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും അനുസ്മരിക്കുന്ന പ്രാർത്ഥനയായ [[കുരിശിന്റെ വഴി]]യിൽ മാർപ്പാപ്പ മോസ് പൊതിഞ്ഞ റോസ് പിടിച്ചിരുന്നു. <ref>The station on this fourth Sunday of Lent was at S. Croce in Ierusalemme, and the route took the Pope back to the [[Lateran Palace]], where he presented the rose to the city prefect; [[H. E. J. Cowdrey]], ''Pope Gregory VII, 1073–1085'' (Oxford University Press, 1998), p. 14, citing Benedict, cap. 36, p. 150.</ref> പത്തൊൻപതാം നൂറ്റാണ്ടിലെ സഭാ നിഘണ്ടു വിദഗ്ദ്ധൻ ഗോൾഡൻ റോസിനെ [[The Golden Bough (mythology)|ഗോൾഡൻ ബഫിനോട്]] സാമ്യമുള്ളതായി കാണുന്നു. മേരിയെ ഇതിൽ ഫലഭൂയിഷ്ടതയുടെ ദേവതയായിരുന്ന [[പെർസഫനി]]യായി കാണുന്നു.<ref>Hampson, ''Medii Aevi Kalendarium,'' pp. 342–343.</ref> മധ്യകാല ഗ്രന്ഥങ്ങളിൽ [[പെന്തിക്കൊസ്തി|പെന്തെക്കൊസ്ത്]] ചിലപ്പോൾ റോസാലിയ അല്ലെങ്കിൽ റോസാറ്റ പാസാ എന്നും വിളിക്കപ്പെടുന്നു. <ref>Hampson, ''Medii Aevi Kalendarium,'' p. 341.</ref> റോസാലിയയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്ന റുസാലി എന്നാണ് പെന്തെക്കൊസ്തിന്റെ പരമ്പരാഗത റൊമാനിയൻ നാമം. <ref>Theodore A. Koehler,"The Christian Symbolism of the Rose", ''Roses and the Arts: A Cultural and Horticultural Engagement'', Central State University, Wilberforce, Ohio, May 8, 1986.[http://campus.udayton.edu/mary/rosarymarkings36.html] {{Webarchive|url=https://web.archive.org/web/20160303221411/http://campus.udayton.edu/mary/rosarymarkings36.html|date=2016-03-03}}</ref>മധ്യകാല റോമിൽ, പെന്തെക്കൊസ്തിന് മുമ്പുള്ള ഞായറാഴ്ച, അസൻഷൻ പെരുന്നാളിന്റെ [[Octave (liturgy)|ഒക്റ്റേവിനായി]] ഡൊമിനിക്ക ഡി റോസിസ് (റോസാപ്പൂവിന്റെ ഞായറാഴ്ച) അല്ലെങ്കിൽ പാസാ റോസറം അല്ലെങ്കിൽ റോസാറ്റം ആഘോഷിച്ചു. പുരാതന പന്തീയോനിൽ നിന്ന് പരിവർത്തനം ചെയ്ത ബസിലിക്ക [[Pantheon, Rome|സാന്താ മരിയ റോട്ടുണ്ടയിൽ]] ഈ ദിവസം മാർപ്പാപ്പ പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു പ്രസംഗം നടത്തി. അഗ്നിജ്വാലകളുടെ നാവുകൾ ഇറങ്ങുന്നതിനെ പ്രതിനിധീകരിക്കുന്നതിനായി താഴികക്കുടത്തിലെ [[Oculus|ഒക്കുലസ്]] വഴി റോസ് ദളങ്ങൾ വർഷിച്ചു. <ref>Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 61, p. 157; Cristina Mazzoni, ''Saint Hysteria: Neurosis, Mysticism, and Gender in European Culture'' (Cornell University Press, 1996), p. 144; F.G. Holweck, entry on "Paschal Tide," ''The Catholic Encyclopedia'' (New York, 1911), vol. 11, p. 517; Hampson, ''Medii Aevi Kalendarium,'' pp. v and 86–87, also citing the ''Liber Pollicitus'' (n. 59, also found as ''Liber Politicus'') of Benedict. See also Johann Herolt, ''Sermo'' xxvi, ''Sermones Discipuli in Quadragesima'' (Venice, 1599), p. 84; Francesco Antonio Zaccaria, ''Onomasticum Rituale selectum'' (1787), p. 122; ''Sanctissimi domini nostri Benedicti Papae XIV Bullarium'' (1827), vol. 12, p. 133; Adriano Cappelli, ''Cronologia, cronografia e calendario perpetuo'' (Hoepli, 1998), p. 142.</ref> അത്താഴത്തിനുശേഷം, ഒരു [[Carnival|ലുഡസ് കാർനെലെവാരിസ്]] നൈറ്റ്സും പട്ടാളക്കാരും മദ്യപാനത്തോടെ ആഘോഷിച്ചു. തുടർന്ന് വിവിധ പാപങ്ങളുടെ പ്രതീകമായി മൃഗങ്ങളെ കൊല്ലുന്നതും കഥാചിത്രത്തോടെ അവതരിപ്പിച്ചു. <ref>This included "the killing of a bear to symbolize the devil who tempted the flesh, of bullocks to symbolize their pride, and of a cockerel to symbolize their lusts; thus, they might live chastely and soberly, and keep a good [[Easter]]": Cowdrey, ''Pope Gregory VII,'' p. 14, citing Benedict, cap. 7(5), p. 172.</ref> പെന്തെക്കൊസ്ത് റോസാപ്പൂക്കൾ വിതറുന്ന പതിവ് പാസ്ക്വാ ഡി റോസ് അല്ലെങ്കിൽ പെക്വസ് റോസീസ് പോലുള്ള പെരുന്നാളുകളിൽ പ്രതിഫലിച്ചതുപോലെ ആധുനിക യുഗത്തിലും തുടർന്നു. <ref>Mazzoni, ''Saint Hysteria,'' p. 144.</ref> റോസ് ദളങ്ങളോ വെളുത്ത പ്രാവുകളോ പുറത്തുവിടുന്നതിനായി സീലിംഗിൽ "ഹോളി ഗോസ്റ്റ് ഹോൾ" പള്ളികൾ നിർമ്മിച്ചിരുന്നു. <ref>Gertrud Muller Nelson, ''To Dance With God: Family Ritual and Community Celebration'' (Paulist Press, 1986), p. 27; Diana L. Eck, ''Encountering God: A Spiritual Journey from Bozeman to Banaras'' (Beacon Press, 1993, 2003), p. 130; Christopher Hill, ''Holidays and Holy Nights: Celebrating Twelve Seasonal Festivals of the Christian Year'' (Theosophical Publishing House, 2003), pp. 151–152.<!--I'm wary of these, which sound a bit like folk aetiology--></ref> പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുള്ള ചില സ്രോതസ്സുകൾ റോസ് ഞായറാഴ്ചകളെ റോസാലിയയുടെ ക്രിസ്ത്യൻവത്കൃത രൂപമായി കണ്ടു.<ref>John G.R. Forlong, ''Encyclopedia of Religions'' (1906, reprint 2008), vol. 3, p. 205; C.A. White, "The Pope's Golden Rose," ''Notes and Queries'' 3 (1893), p. 343.</ref> ==അവലംബം== {{Reflist|3}} {{Roman religion (festival)}} [[വർഗ്ഗം:പുരാതന റോമൻ ആഘോഷങ്ങൾ]] [[വർഗ്ഗം:പുഷ്പോത്സവങ്ങൾ]] [[വർഗ്ഗം:യൂറോപ്പിലെ പുഷ്പമേളകൾ]] [[വർഗ്ഗം:ഇറ്റലിയിലെ പുഷ്പമേളകൾ]] ddazoge98btnbrtxlhrg0niqvw64745 അഡാടീഗാല 0 497243 4634110 3272621 2026-06-28T14:38:16Z Malikaveedu 16584 4634110 wikitext text/x-wiki {{Infobox settlement | name = Addateegala | native_name = | native_name_lang = te | other_name = | settlement_type = village | image_skyline = | image_alt = | image_caption = | nickname = | pushpin_map = India Andhra Pradesh#India | pushpin_label_position = right | pushpin_map_alt = | pushpin_map_caption = Location in Andhra Pradesh, India | coordinates = {{coord|17.4833|N|82.0167|E|display=inline,title}} | subdivision_type = Country | subdivision_name = {{flag|India}} | subdivision_type1 = [[States and territories of India|State]] | subdivision_type2 = [[List of districts of India|District]] | subdivision_name1 = [[Andhra Pradesh]] | subdivision_name2 = East Godavari | established_title = <!-- Established --> | established_date = | founder = | named_for = | parts_type = [[Taluka]]s | parts = Addateegala | government_type = | governing_body = | unit_pref = Metric | area_footnotes = | area_total_km2 = | area_rank = | elevation_footnotes = | elevation_m = 183 | population_total = | population_as_of = | population_footnotes = | population_density_km2 = auto | population_rank = | population_demonym = | demographics_type1 = Languages | demographics1_title1 = Official | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code_type = <!-- [[Postal Index Number|PIN]] --> | postal_code = | registration_plate = AP | website = | footnotes = }} [[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] പോളാവാരം ജില്ലയിലെ അദ്ദതീഗല മണ്ഡലത്തിന്റ ഒരു ഗ്രാമവും മണ്ഡ ആസ്ഥാനവുമാണ് '''അഡാ-ടീ-ഗാല'''. <ref>{{Cite web|url=http://apland.ap.nic.in/cclaweb/Districts_Alphabetical/eastgodavari.pdf|title=Mandal wise list of villages in East Godavari district|access-date=7 March 2016|website=Chief Commissioner of Land Administration|publisher=National Informatics Centre|format=PDF|archive-url=https://web.archive.org/web/20150121141044/http://apland.ap.nic.in/cclaweb/Districts_Alphabetical/EastGodavari.pdf|archive-date=21 January 2015}}</ref> 1922 ഒക്ടോബർ 15 ന് റാംപ കലാപത്തിന്റെ ഭാഗമായി അല്ലൂരി സീതാരാമ രാജു അദ്ദതീഗലയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് പ്രസിദ്ധമാണ്. 2022 ൽ സർക്കാർ അദ്ദതീഗല പോലീസ് സ്റ്റേഷനിൽ കലാപത്തിന്റെ 100 ആം വാർഷികം ആഘോഷിക്കുകയും വിനോദസഞ്ചാരത്തിനായി ഇത് വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. == ഭൂമിശാസ്ത്രം == അഡാടീഗാല യുടെ സ്ഥാനം {{Coord|17.4833|N|82.0167|E|}} . <ref>[http://www.fallingrain.com/world/IN/2/Addatigala.html Falling Rain Genomics.Addateegala]</ref> ശരാശരി 183 മീറ്റർ (603 അടി) ഉയരമുണ്ട്. == ജനസംഖ്യാശാസ്‌ത്രം == 2011 ലെ സെൻസസ് പ്രകാരം 6002 ജനസംഖ്യ അഡാടീഗാലയിൽ 3021 പുരുഷന്മാരും 2981 സ്ത്രീകളും ഉണ്ട്. ലിംഗാനുപാതം 987 ആണ്. കുട്ടികളുടെ ജനസംഖ്യ (0-6 വയസ്സ്) 494 ആയിരുന്നു, ഇത് ഗ്രാമത്തിലെ മൊത്തം ജനസംഖ്യയുടെ 8.23% ആണ്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.26% ആയിരുന്നു. <ref>{{Cite web|url=http://www.census2011.co.in/data/village/586842-addateegala-andhra-pradesh.html|title=Addateegala Village Census 2011}}</ref> == അവലംബങ്ങൾ == {{Reflist}} [[വർഗ്ഗം:Coordinates on Wikidata]] t9g6wh2yzii7f22179pspq421mnqia7 4634111 4634110 2026-06-28T14:44:35Z Malikaveedu 16584 4634111 wikitext text/x-wiki {{Infobox settlement | name = Addateegala | native_name = | native_name_lang = te | other_name = | settlement_type = village | image_skyline = | image_alt = | image_caption = | nickname = | pushpin_map = India Andhra Pradesh#India | pushpin_label_position = right | pushpin_map_alt = | pushpin_map_caption = Location in Andhra Pradesh, India | coordinates = {{coord|17.4833|N|82.0167|E|display=inline,title}} | subdivision_type = Country | subdivision_name = {{flag|India}} | subdivision_type1 = [[States and territories of India|State]] | subdivision_type2 = [[List of districts of India|District]] | subdivision_name1 = [[Andhra Pradesh]] | subdivision_name2 = East Godavari | established_title = <!-- Established --> | established_date = | founder = | named_for = | parts_type = [[Taluka]]s | parts = Addateegala | government_type = | governing_body = | unit_pref = Metric | area_footnotes = | area_total_km2 = | area_rank = | elevation_footnotes = | elevation_m = 183 | population_total = | population_as_of = | population_footnotes = | population_density_km2 = auto | population_rank = | population_demonym = | demographics_type1 = Languages | demographics1_title1 = Official | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code_type = <!-- [[Postal Index Number|PIN]] --> | postal_code = | registration_plate = AP | website = | footnotes = }} [[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] പോളാവാരം ജില്ലയിലെ അദ്ദതീഗല മണ്ഡലത്തിന്റ ഒരു ഗ്രാമവും മണ്ഡ ആസ്ഥാനവുമാണ് '''അഡാ-ടീ-ഗാല'''. <ref>{{Cite web|url=http://apland.ap.nic.in/cclaweb/Districts_Alphabetical/eastgodavari.pdf|title=Mandal wise list of villages in East Godavari district|access-date=7 March 2016|website=Chief Commissioner of Land Administration|publisher=National Informatics Centre|format=PDF|archive-url=https://web.archive.org/web/20150121141044/http://apland.ap.nic.in/cclaweb/Districts_Alphabetical/EastGodavari.pdf|archive-date=21 January 2015}}</ref> 1922 ഒക്ടോബർ 15 ന് റാംപ കലാപത്തിന്റെ ഭാഗമായി അല്ലൂരി സീതാരാമ രാജു അദ്ദതീഗലയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് പ്രസിദ്ധമാണ്. 2022 ൽ സർക്കാർ അദ്ദതീഗല പോലീസ് സ്റ്റേഷനിൽ കലാപത്തിന്റെ 100 ആം വാർഷികം ആഘോഷിക്കുകയും വിനോദസഞ്ചാരത്തിനായി ഇത് വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. == ഭൂമിശാസ്ത്രം == അഡാടീഗാല യുടെ സ്ഥാനം {{Coord|17.4833|N|82.0167|E|}} . <ref>[http://www.fallingrain.com/world/IN/2/Addatigala.html Falling Rain Genomics.Addateegala]</ref> ശരാശരി 183 മീറ്റർ (603 അടി) ഉയരമുണ്ട്. == ജനസംഖ്യാശാസ്‌ത്രം == 2011 ലെ സെൻസസ് പ്രകാരം 6002 ജനസംഖ്യ അഡാടീഗാലയിൽ 3021 പുരുഷന്മാരും 2981 സ്ത്രീകളും ഉണ്ട്. ലിംഗാനുപാതം 987 ആണ്. കുട്ടികളുടെ ജനസംഖ്യ (0-6 വയസ്സ്) 494 ആയിരുന്നു, ഇത് ഗ്രാമത്തിലെ മൊത്തം ജനസംഖ്യയുടെ 8.23% ആണ്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.26% ആയിരുന്നു. <ref>{{Cite web|url=http://www.census2011.co.in/data/village/586842-addateegala-andhra-pradesh.html|title=Addateegala Village Census 2011}}</ref> == അവലംബങ്ങൾ == {{Reflist}} [[വർഗ്ഗം:Coordinates on Wikidata]] 1fgalu71glqhs1qp49qs4nm1pzrab6e 4634112 4634111 2026-06-28T14:46:10Z Malikaveedu 16584 4634112 wikitext text/x-wiki {{Infobox settlement | name = Addateegala | native_name = | native_name_lang = te | other_name = | settlement_type = village | image_skyline = | image_alt = | image_caption = | nickname = | pushpin_map = India Andhra Pradesh#India | pushpin_label_position = right | pushpin_map_alt = | pushpin_map_caption = Location in Andhra Pradesh, India | coordinates = {{coord|17.4833|N|82.0167|E|display=inline,title}} | subdivision_type = Country | subdivision_name = {{flag|India}} | subdivision_type1 = [[States and territories of India|State]] | subdivision_type2 = [[List of districts of India|District]] | subdivision_name1 = [[Andhra Pradesh]] | subdivision_name2 = East Godavari | established_title = <!-- Established --> | established_date = | founder = | named_for = | parts_type = [[Taluka]]s | parts = Addateegala | government_type = | governing_body = | unit_pref = Metric | area_footnotes = | area_total_km2 = | area_rank = | elevation_footnotes = | elevation_m = 183 | population_total = | population_as_of = | population_footnotes = | population_density_km2 = auto | population_rank = | population_demonym = | demographics_type1 = Languages | demographics1_title1 = Official | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code_type = <!-- [[Postal Index Number|PIN]] --> | postal_code = | registration_plate = AP | website = | footnotes = }} [[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] പോളാവാരം ജില്ലയിലെ അദ്ദതീഗല മണ്ഡലത്തിന്റ ഒരു ഗ്രാമവും മണ്ഡ ആസ്ഥാനവുമാണ് '''അഡാ-ടീ-ഗാല'''. <ref>{{Cite web|url=http://apland.ap.nic.in/cclaweb/Districts_Alphabetical/eastgodavari.pdf|title=Mandal wise list of villages in East Godavari district|access-date=7 March 2016|website=Chief Commissioner of Land Administration|publisher=National Informatics Centre|format=PDF|archive-url=https://web.archive.org/web/20150121141044/http://apland.ap.nic.in/cclaweb/Districts_Alphabetical/EastGodavari.pdf|archive-date=21 January 2015}}</ref> 1922 ഒക്ടോബർ 15 ന് റാംപ കലാപത്തിന്റെ ഭാഗമായി അല്ലൂരി സീതാരാമ രാജു അദ്ദതീഗലയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് പ്രസിദ്ധമാണ്. 2022 ൽ സർക്കാർ അദ്ദതീഗല പോലീസ് സ്റ്റേഷനിൽ കലാപത്തിന്റെ 100 ആം വാർഷികം ആഘോഷിക്കുകയും വിനോദസഞ്ചാരത്തിനായി ഇത് വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/states/andhra-pradesh/2022/Aug/22/alluri-sitarama-rajudistrict-to-celebrate-centenary-oframpa-rebellion-2490047.html|title=Alluri Sitarama Raju district to celebrate centenary of Rampa rebellion|access-date=2024-10-10|last=Service|first=Express News|date=2022-08-22|website=The New Indian Express|language=en}}</ref> == ഭൂമിശാസ്ത്രം == അഡാടീഗാല യുടെ സ്ഥാനം {{Coord|17.4833|N|82.0167|E|}} . <ref>[http://www.fallingrain.com/world/IN/2/Addatigala.html Falling Rain Genomics.Addateegala]</ref> ശരാശരി 183 മീറ്റർ (603 അടി) ഉയരമുണ്ട്. == ജനസംഖ്യാശാസ്‌ത്രം == 2011 ലെ സെൻസസ് പ്രകാരം 6002 ജനസംഖ്യ അഡാടീഗാലയിൽ 3021 പുരുഷന്മാരും 2981 സ്ത്രീകളും ഉണ്ട്. ലിംഗാനുപാതം 987 ആണ്. കുട്ടികളുടെ ജനസംഖ്യ (0-6 വയസ്സ്) 494 ആയിരുന്നു, ഇത് ഗ്രാമത്തിലെ മൊത്തം ജനസംഖ്യയുടെ 8.23% ആണ്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.26% ആയിരുന്നു. <ref>{{Cite web|url=http://www.census2011.co.in/data/village/586842-addateegala-andhra-pradesh.html|title=Addateegala Village Census 2011}}</ref> == ചിത്രശാല == <gallery> File:Addateegala_new_police_station.jpg|കണ്ണി=https://en.wikipedia.org/wiki/File:Addateegala_new_police_station.jpg|New Addateegala Police Station File:Addateegala_APSRTC_Bus_station.jpg|കണ്ണി=https://en.wikipedia.org/wiki/File:Addateegala_APSRTC_Bus_station.jpg|APSRTC Bus station in Addateegala File:Abandoned_house_in_Addateegala_mandal.jpg|കണ്ണി=https://en.wikipedia.org/wiki/File:Abandoned_house_in_Addateegala_mandal.jpg|An abandoned building in Addateegala mandal </gallery> == References == == അവലംബങ്ങൾ == {{Reflist}} [[വർഗ്ഗം:Coordinates on Wikidata]] rdtkne59x89cgs1il8dznkm04wgvooe 4634113 4634112 2026-06-28T14:49:43Z Malikaveedu 16584 4634113 wikitext text/x-wiki {{Infobox settlement | name = Addateegala | native_name = | native_name_lang = te | other_name = | settlement_type = village | image_skyline = | image_alt = | image_caption = | nickname = | pushpin_map = India Andhra Pradesh#India | pushpin_label_position = right | pushpin_map_alt = | pushpin_map_caption = Location in Andhra Pradesh, India | coordinates = {{coord|17.4833|N|82.0167|E|display=inline,title}} | subdivision_type = Country | subdivision_name = {{flag|India}} | subdivision_type1 = [[States and territories of India|State]] | subdivision_type2 = [[List of districts of India|District]] | subdivision_name1 = [[Andhra Pradesh]] | subdivision_name2 = East Godavari | established_title = <!-- Established --> | established_date = | founder = | named_for = | parts_type = [[Taluka]]s | parts = Addateegala | government_type = | governing_body = | unit_pref = Metric | area_footnotes = | area_total_km2 = | area_rank = | elevation_footnotes = | elevation_m = 183 | population_total = | population_as_of = | population_footnotes = | population_density_km2 = auto | population_rank = | population_demonym = | demographics_type1 = Languages | demographics1_title1 = Official | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code_type = <!-- [[Postal Index Number|PIN]] --> | postal_code = | registration_plate = AP | website = | footnotes = }} [[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] പോളാവാരം ജില്ലയിലെ അഡാ-ടീ-ഗാല മണ്ഡലത്തിന്റ ഒരു ഗ്രാമവും മണ്ഡ ആസ്ഥാനവുമാണ് '''അഡാ-ടീ-ഗാല'''. <ref>{{Cite web|url=http://apland.ap.nic.in/cclaweb/Districts_Alphabetical/eastgodavari.pdf|title=Mandal wise list of villages in East Godavari district|access-date=7 March 2016|website=Chief Commissioner of Land Administration|publisher=National Informatics Centre|format=PDF|archive-url=https://web.archive.org/web/20150121141044/http://apland.ap.nic.in/cclaweb/Districts_Alphabetical/EastGodavari.pdf|archive-date=21 January 2015}}</ref> 1922 ഒക്ടോബർ 15 ന് റാംപ കലാപത്തിന്റെ ഭാഗമായി അല്ലൂരി സീതാരാമ രാജു അദ്ദതീഗലയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് പ്രസിദ്ധമാണ്. 2022 ൽ സർക്കാർ അഡാ-ടീ-ഗാല പോലീസ് സ്റ്റേഷനിൽ കലാപത്തിന്റെ 100 ആം വാർഷികം ആഘോഷിക്കുകയും വിനോദസഞ്ചാരത്തിനായി ഇത് വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/states/andhra-pradesh/2022/Aug/22/alluri-sitarama-rajudistrict-to-celebrate-centenary-oframpa-rebellion-2490047.html|title=Alluri Sitarama Raju district to celebrate centenary of Rampa rebellion|access-date=2024-10-10|last=Service|first=Express News|date=2022-08-22|website=The New Indian Express|language=en}}</ref> == ഭൂമിശാസ്ത്രം == അഡാടീഗാല യുടെ സ്ഥാനം {{Coord|17.4833|N|82.0167|E|}} . <ref>[http://www.fallingrain.com/world/IN/2/Addatigala.html Falling Rain Genomics.Addateegala]</ref> ശരാശരി 183 മീറ്റർ (603 അടി) ഉയരമുണ്ട്. == ജനസംഖ്യാശാസ്‌ത്രം == 2011 ലെ സെൻസസ് പ്രകാരം 6002 ജനസംഖ്യ അഡാടീഗാലയിൽ 3021 പുരുഷന്മാരും 2981 സ്ത്രീകളും ഉണ്ട്. ലിംഗാനുപാതം 987 ആണ്. കുട്ടികളുടെ ജനസംഖ്യ (0-6 വയസ്സ്) 494 ആയിരുന്നു, ഇത് ഗ്രാമത്തിലെ മൊത്തം ജനസംഖ്യയുടെ 8.23% ആണ്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.26% ആയിരുന്നു. <ref>{{Cite web|url=http://www.census2011.co.in/data/village/586842-addateegala-andhra-pradesh.html|title=Addateegala Village Census 2011}}</ref> == ചിത്രശാല == <gallery> File:Addateegala_new_police_station.jpg|കണ്ണി=https://en.wikipedia.org/wiki/File:Addateegala_new_police_station.jpg|അഡാ-ടീ-ഗാലയിലെ പുതിയ പോലിസ് സ്റ്റേഷൻ. File:Addateegala_APSRTC_Bus_station.jpg|കണ്ണി=https://en.wikipedia.org/wiki/File:Addateegala_APSRTC_Bus_station.jpg|അഡാ-ടീ-ഗാലയിലെ APSRTC ബസ് സ്റ്റേഷൻ. File:Abandoned_house_in_Addateegala_mandal.jpg|കണ്ണി=https://en.wikipedia.org/wiki/File:Abandoned_house_in_Addateegala_mandal.jpg|അഡാ-ടീ-ഗാല മണ്ഡലിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടം. </gallery> == References == == അവലംബങ്ങൾ == {{Reflist}} [[വർഗ്ഗം:Coordinates on Wikidata]] 3lhn6yhk5e86xsy31iy52ss22zuoebm 4634114 4634113 2026-06-28T14:55:24Z Malikaveedu 16584 4634114 wikitext text/x-wiki {{Infobox settlement | name = അഡാടീഗാല | native_name = | native_name_lang = te | other_name = | settlement_type = ഗ്രാമം | image_skyline = | image_alt = | image_caption = | nickname = | pushpin_map = India Andhra Pradesh#India | pushpin_label_position = right | pushpin_map_alt = | pushpin_map_caption = Location in Andhra Pradesh, India | coordinates = {{coord|17.4833|N|82.0167|E|display=inline,title}} | subdivision_type = Country | subdivision_name = {{flag|ഇന്ത്യ}} | subdivision_type1 = [[States and territories of India|State]] | subdivision_type2 = [[List of districts of India|District]] | subdivision_name1 = [[ആന്ധ്രാപ്രദേശ്]] | subdivision_name2 = കിഴക്കൻ ഗോദാവരി | established_title = <!-- Established --> | established_date = | founder = | named_for = | parts_type = [[Taluka]]s | parts = Addateegala | government_type = | governing_body = | unit_pref = Metric | area_footnotes = | area_total_km2 = | area_rank = | elevation_footnotes = | elevation_m = 183 | population_total = | population_as_of = | population_footnotes = | population_density_km2 = auto | population_rank = | population_demonym = | demographics_type1 = Languages | demographics1_title1 = Official | timezone1 = [[Indian Standard Time|IST]] | utc_offset1 = +5:30 | postal_code_type = <!-- [[Postal Index Number|PIN]] --> | postal_code = | registration_plate = AP | website = | footnotes = }} [[ഇന്ത്യ|ഇന്ത്യയിലെ]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] പോളാവാരം ജില്ലയിലെ അഡാ-ടീ-ഗാല മണ്ഡലത്തിന്റ ഒരു ഗ്രാമവും മണ്ഡ ആസ്ഥാനവുമാണ് '''അഡാ-ടീ-ഗാല'''. <ref>{{Cite web|url=http://apland.ap.nic.in/cclaweb/Districts_Alphabetical/eastgodavari.pdf|title=Mandal wise list of villages in East Godavari district|access-date=7 March 2016|website=Chief Commissioner of Land Administration|publisher=National Informatics Centre|format=PDF|archive-url=https://web.archive.org/web/20150121141044/http://apland.ap.nic.in/cclaweb/Districts_Alphabetical/EastGodavari.pdf|archive-date=21 January 2015}}</ref> 1922 ഒക്ടോബർ 15 ന് റാംപ കലാപത്തിന്റെ ഭാഗമായി അല്ലൂരി സീതാരാമ രാജു അദ്ദതീഗലയിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ചത് പ്രസിദ്ധമാണ്. 2022 ൽ സർക്കാർ അഡാ-ടീ-ഗാല പോലീസ് സ്റ്റേഷനിൽ കലാപത്തിന്റെ 100 ആം വാർഷികം ആഘോഷിക്കുകയും വിനോദസഞ്ചാരത്തിനായി ഇത് വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/states/andhra-pradesh/2022/Aug/22/alluri-sitarama-rajudistrict-to-celebrate-centenary-oframpa-rebellion-2490047.html|title=Alluri Sitarama Raju district to celebrate centenary of Rampa rebellion|access-date=2024-10-10|last=Service|first=Express News|date=2022-08-22|website=The New Indian Express|language=en}}</ref> == ഭൂമിശാസ്ത്രം == അഡാടീഗാല യുടെ സ്ഥാനം {{Coord|17.4833|N|82.0167|E|}} . <ref>[http://www.fallingrain.com/world/IN/2/Addatigala.html Falling Rain Genomics.Addateegala]</ref> ശരാശരി 183 മീറ്റർ (603 അടി) ഉയരമുണ്ട്. == ജനസംഖ്യാശാസ്‌ത്രം == 2011 ലെ സെൻസസ് പ്രകാരം 6002 ജനസംഖ്യ അഡാടീഗാലയിൽ 3021 പുരുഷന്മാരും 2981 സ്ത്രീകളും ഉണ്ട്. ലിംഗാനുപാതം 987 ആണ്. കുട്ടികളുടെ ജനസംഖ്യ (0-6 വയസ്സ്) 494 ആയിരുന്നു, ഇത് ഗ്രാമത്തിലെ മൊത്തം ജനസംഖ്യയുടെ 8.23% ആണ്. ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.26% ആയിരുന്നു. <ref>{{Cite web|url=http://www.census2011.co.in/data/village/586842-addateegala-andhra-pradesh.html|title=Addateegala Village Census 2011}}</ref> == ചിത്രശാല == <gallery> File:Addateegala_new_police_station.jpg|കണ്ണി=https://en.wikipedia.org/wiki/File:Addateegala_new_police_station.jpg|അഡാ-ടീ-ഗാലയിലെ പുതിയ പോലിസ് സ്റ്റേഷൻ. File:Addateegala_APSRTC_Bus_station.jpg|കണ്ണി=https://en.wikipedia.org/wiki/File:Addateegala_APSRTC_Bus_station.jpg|അഡാ-ടീ-ഗാലയിലെ APSRTC ബസ് സ്റ്റേഷൻ. File:Abandoned_house_in_Addateegala_mandal.jpg|കണ്ണി=https://en.wikipedia.org/wiki/File:Abandoned_house_in_Addateegala_mandal.jpg|അഡാ-ടീ-ഗാല മണ്ഡലിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടം. </gallery> == അവലംബങ്ങൾ == {{Reflist}} [[വർഗ്ഗം:Coordinates on Wikidata]] c8ykr9u756edov2ytqruddu2m2vry4k ഫാത്മ അലിയേ ടോപസ് 0 500488 4634143 3345851 2026-06-28T18:53:18Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634143 wikitext text/x-wiki {{prettyurl|Fatma Aliye Topuz}} {{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|image=Fatma Aliye Portrait (cropped).png|period=1889–1915|signature=|influenced=|influences=|relatives=[[Ahmet Cevdet Pasha]] (father)<br/>[[Emine Semiye Önasya|Emine Semiye]] (sister)|notableworks=''Muhadarat'' (1892), ''Udi'' (1899)|movement=|subject=Women's rights|genre=|nationality=Turkish|imagesize=|occupation=Novelist, columnist, essayist|death_place=ഇസ്താംബൂൾ, തുർക്കി|death_date={{Death date and age|1936|7|13|1862|10|9|df=y}}|birth_place=[[ഇസ്താംബൂൾ]], [[ഓട്ടമൻ സാമ്രാജ്യം]]|birth_date={{Birth date|1862|10|9|df=y}}|pseudonym=Bir Hanım (A Lady), {{nowrap|Mütercime-i}} Meram (Translator of Meram)|caption=|name=ഫാത്മ അലിയേ ടോപസ്|website=}}'''ഫാത്മ അലിയേ ടോപസ്''' (ജീവിതകാലം: 9 ഒക്ടോബർ 1862 - ജൂലൈ 13, 1936) ഒരു [[തുർക്കി]] സ്വദേശിയായ നോവലിസ്റ്റ്, കോളമിസ്റ്റ്, ഉപന്യാസവിദഗ്ദ്ധ, വനിതാവകാശ പ്രവർത്തക, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. 1877-ൽ<ref>{{cite web|url=http://www.hece.com.tr/hece.131.ozel.7.htm|title=Zafer Hanim’in Ask-i Vatan Romani|access-date=5 March 2016|archive-url=https://web.archive.org/web/20120226070431/http://www.hece.com.tr/hece.131.ozel.7.htm|archive-date=February 26, 2012|url-status=dead}}</ref> തുർക്കിയിലെ വനിതാ എഴുത്തുകാരി [[സഫർ ഹനാം]] നേരത്തെ പ്രസിദ്ധീകരിച്ചതായി ഒരു നോവൽ ഉണ്ടായിരുന്നിട്ടുകൂടി അത് അവരുടെ ഒരേയൊരു നോവലായി തുടർന്നതിനാൽ, അഞ്ച് നോവലുകൾ രചിച്ച ഫാത്ത്മ അലിയേ ഹനാം തുർക്കി, സാഹിത്യത്തിലെയും ഇസ്ലാമിക ലോകത്തിലെയും ആദ്യത്തെ വനിതാ നോവലിസ്റ്റായി സാഹിത്യ വൃത്തങ്ങളാൽ അംഗീകരിക്കപ്പെട്ടു.<ref name="hur12">{{cite news|url=http://www.hurriyet.com.tr/gundem/10847367.asp|publisher=Hürriyet|title=50 lira edebiyat dünyasını ikiye böldü|date=24 January 2009|language=Turkish|accessdate=26 April 2009}}</ref><ref name="h7">{{cite news|url=http://www.haber7.com/haber/20090312/Fatma-Aliyenin-golgesinde-kalan-kardesi.php|work=Haber7|title=Fatma Aliye'nin gölgesinde kalan kardeşi|date=2009|language=Turkish|accessdate=23 April 2009}}</ref> == ആദ്യകാലജീവിതം == 1862 ഒക്ടോബർ 9 ന് [[ഇസ്താംബുൾ|ഇസ്താംബൂളിലാണ്]] ഫാത്മ അലിയ ജനിച്ചത്. പ്രമുഖ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ]] സിവിൽ സർവീസ് ഉദ്യോഗസ്ഥനും പ്രശസ്ത ചരിത്രകാരനും ബ്യൂറോക്രാറ്റുമായ അഹമ്മദ് സെവ്ഡെറ്റ് പാഷയുടെയും (1822–1895)<ref name="hur2">{{cite news|url=http://www.hurriyet.com.tr/paralardaki-aliye-hanim-10753138|publisher=Hürriyet|title=Paralardaki Aliye Hanım...|author=Bayer, Yalçın|date=11 January 2009|language=Turkish|accessdate=5 October 2017}}</ref> പത്നി അദ്വിയേ റാബിയ ഹാനിമിന്റെയും<ref name="mil1">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref> രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. അലി സെഡാറ്റ് എന്ന പേരിൽ ഒരു സഹോദരനും എമിൻ സെമിയേ (1864)&nbsp; എന്ന പേരിൽ ഒരു സഹോദരിയും അവർക്കുണ്ടായിരുന്നു.<ref name="h72">{{cite news|url=http://www.haber7.com/haber/20090312/Fatma-Aliyenin-golgesinde-kalan-kardesi.php|work=Haber7|title=Fatma Aliye'nin gölgesinde kalan kardeşi|date=2009|language=Turkish|accessdate=23 April 2009}}</ref> ഒരു വാലിയായി (പ്രവിശ്യാ ഗവർണർ) &nbsp;ഈജിപ്തിലേക്കും പിന്നീട് ഗ്രീസിലേക്കുമുള്ള പിതാവിന്റെ സ്ഥാനമാറ്റം കാരണം, 1866 മുതൽ 1868 വരെയുള്ള മൂന്ന് വർഷക്കാലം അവർ അലപ്പോയിലും 1875 ൽ ആറുമാസക്കാലം ജനിനയിലും ചെലവഴിച്ചു. പിതാവ് പിന്നീട് ദമാസ്കസിലേയ്ക്കു നിയമിതനായപ്പോൾ 1878-ൽ അവർ കുടുംബത്തോടൊപ്പം അവിടെയും ഒൻപത് മാസക്കാലം താമസിച്ചു, വനിതാ വിദ്യാഭ്യാസത്തിന് നിയമപരമായ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിൽപ്പോലും ഔപചാരിക ക്ലാസുകളിൽ അക്കാലത്ത് പെൺകുട്ടികൾ പ്രവേശിക്കുന്നത് സാധാരണമായിരുന്നില്ല. അതിനാൽ ഫാത്മ അലി വീട്ടിലിരുന്ന് അനൌപചാരികമായാണ് തന്റെ പഠനം നടത്തിയത്. അവരുടെ ബൌദ്ധികമായ ജിജ്ഞാസ അറബിയിലും ഫ്രഞ്ചിലും ഉയർന്ന വൈദഗ്ദ്ധ്യം നേടുന്നതിനു കാരണമായി.<ref name="mil13">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref><ref name="tcmb">{{cite web|url=http://www.tcmb.gov.tr/yeni/egm/ing/e9_50tl_b.html|title=E-9 Fifty Turkish Lira|access-date=3 May 2009|publisher=TC Merkez Bankası|archive-url=https://web.archive.org/web/20090417025438/http://tcmb.gov.tr/yeni/egm/ing/e9_50tl_b.html|archive-date=2009-04-17|url-status=dead|df=}}</ref> 1879-ൽ, പതിനേഴാമത്തെ വയസിൽ പിതാവ് അവരെ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ അംഗരക്ഷകനും ഗാസി ഉസ്മാൻ പാഷയുടെ അനന്തരവനും, പ്ലെവ്ന ഉപരോധത്തിന്റെ (1877) നായകനുമായിരുന്ന ക്യാപ്റ്റൻ-മേജർ (ഓട്ടോമൻ ടർക്കിഷ്: Kolağası) മെഹ്മെത് ഫെയ്ക്ക് ബേയ്ക്ക് വിവാഹം ചെയ്തുകൊടുത്തു. ഹാറ്റിസ് (ജനനം 1880), അയ്സ് (ജനനം 1884), നിമെത് (ജനനം 1900), സുബെയ്ഡ് ഇസ്മെത് (ജനനം 1901) എന്നിങ്ങനെ നാലു പെൺമക്കളാണ് അവർക്കുണ്ടായിരുന്നത്.<ref name="mil14">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref> ഭർത്താവ് അവളേക്കാൾ ബുദ്ധിപരമായി പക്വത കുറവുള്ള വ്യക്തിയായിരുന്നതിനാൽ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ വിദേശ ഭാഷകളിൽ നോവലുകൾ വായിക്കാൻ അവർ അനുവദിക്കപ്പെട്ടിരുന്നില്ല.<ref name="mil15">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref> == സാഹിത്യലോകം == വിവാഹിതയായി പത്തുവർഷങ്ങൾക്കുശേഷം ഭർത്താവിന്റെ അനുമതിയോടെ 1889 ൽ ജോർജസ് ഓനെറ്റിന്റെ ഫ്രഞ്ച് ഭാഷാ നോവൽ വോലോണ്ടെ, ‘മെറാം’ എന്ന പേരിൽ തുർക്കി ഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് സാഹിത്യത്തിൽ അരങ്ങേറ്റം നടത്തി. "ബിർ ഹനിം" ("എ ലേഡി") എന്ന തൂലികാനാമത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.<ref name="mil16">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref> &nbsp;പ്രശസ്ത എഴുത്തുകാരൻ അഹ്മത്ത് മിതാത്ത് അവരിൽ വളരെയധികം ആകർഷിതനാകുകയും ടെർകമാൻ-ഇ ഹക്കികാത്ത് ("സത്യത്തിന്റെ വ്യാഖ്യാതാവ്") എന്ന പത്രത്തിൽ അവരെ തന്റെ ഒരു മകളായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഫാത്മ അലി തന്റെ പിതാവിന്റെ ശ്രദ്ധയെയും ആകർഷിക്കുകയും അങ്ങനെ അദ്ദേഹം അവർക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്തു. ആദ്യത്തെ വിവർത്തനത്തിനുശേഷം തുടർന്നുള്ള പരിഭാഷകളിൽ അവർ, "മറ്റർസിമെ-ഇ മെറാം" (അക്ഷരാർത്ഥത്തിൽ: "വോലോണ്ടയുടെ വനിതാ പരിഭാഷക) എന്ന തൂലികാ നാമം ഉപയോഗിച്ചു.<ref name="tcmb2">{{cite web|url=http://www.tcmb.gov.tr/yeni/egm/ing/e9_50tl_b.html|title=E-9 Fifty Turkish Lira|access-date=3 May 2009|publisher=TC Merkez Bankası|archive-url=https://web.archive.org/web/20090417025438/http://tcmb.gov.tr/yeni/egm/ing/e9_50tl_b.html|archive-date=2009-04-17|url-status=dead|df=}}</ref><ref name="ede">{{cite web|url=http://www.edebiyatogretmeni.net/fatma_aliye_hanim.htm|title=Fatma Aliye Hanım|accessdate=3 May 2009|publisher=Edebiyat Öğretmeni|language=Turkish|archive-date=2012-05-05|archive-url=https://web.archive.org/web/20120505112541/http://www.edebiyatogretmeni.net/fatma_aliye_hanim.htm|url-status=dead}}</ref> 1894 ൽ അഹ്മത്ത് മിതാത് എഫെൻഡിയുമായി ചേർന്ന് ഹയാൽ വെ ഹക്കികാത്ത് ("സ്വപ്നവും സത്യവും") എന്ന നോവൽ രചിച്ചു. നായികയ്‌ക്കായി അവൾ ഭാഗങ്ങൾ എഴുതിയപ്പോൾ പുരുഷ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അഹ്മത്ത് മിതാത്ത് എഴുതി. ഈ നോവലിനെത്തുടർന്ന്, രണ്ട് എഴുത്തുകാരും പരസ്പരം വളരെക്കാലം എഴുത്തുകൾ കൈമാറുകയും പിന്നീട് അവ ടെർകമാൻ- ഇ ഹക്കികാത്ത് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. == അവലംബം == [[വർഗ്ഗം:1862-ൽ ജനിച്ചവർ]] [[വർഗ്ഗം:1936-ൽ മരിച്ചവർ]] mygro0qlzqun20l9j6j5kqswd3fy88m വിക്കിപീഡിയ:ഉപയോക്താക്കളുടെ പട്ടിക - തിരുത്തലുകളുടെ അടിസ്ഥാനത്തിൽ/1001–2000 4 510516 4634175 3496314 2026-06-29T08:08:44Z ~2026-37173-45 219789 /* 1001–2000 */ പേര് കൃത്യമാക്കി 4634175 wikitext text/x-wiki === 1001–2000 === {| class="wikitable" |- style="white-space:nowrap;" ! ! ഉപയോക്താവ് ! തിരുത്തലുകളുടെ എണ്ണം ! ഉപയോക്തൃസംഘങ്ങൾ |- |1001 |[[User:Kambliyil|Kambliyil]] |51 | |- |1002 |[[User:Elambassery|Elambassery]] |51 | |- |1003 |[[User:Kraj|Kraj]] |51 | |- |1004 |[[User:Sinud3|Sinud3]] |51 | |- |1005 |[[User:KondottySultan|KondottySultan]] |51 | |- |1006 |[[User:Muthukurussi|Muthukurussi]] |51 | |- |1007 |[[User:Sanya3|Sanya3]] |51 | |- |1008 |[[User:Valsala|Valsala]] |51 | |- |1009 |[[User:Jinesh.ptb|Jinesh.ptb]] |51 | |- |1010 |[[User:MalarzBOT|MalarzBOT]] |51 | |- |1011 |[[User:Syam cherai|Syam cherai]] |50 | |- |1012 |[[User:MSBOT|MSBOT]] |50 | |- |1013 |[[User:Jayarathina|Jayarathina]] |50 | |- |1014 |[[User:Zeal4linux|Zeal4linux]] |50 | |- |1015 |[[User:Wiki13|Wiki13]] |50 | |- |1016 |[[User:Revikumarvasu|Revikumarvasu]] |50 | |- |1017 |[[User:Saleemperumukku|Saleemperumukku]] |50 | |- |1018 |[[User:NjardarBot|NjardarBot]] |50 | |- |1019 |[[User:Pranav V R|Pranav V R]] |50 | |- |1020 |[[User:Sajeerkanhirode|Sajeerkanhirode]] |50 | |- |1021 |[[User:Hariprasad vk|Hariprasad vk]] |50 | |- |1022 |[[User:Sarafvpz|Sarafvpz]] |50 | |- |1023 |[[User:Vpcx|Vpcx]] |50 | |- |1024 |[[User:Badurudeen Adka|Badurudeen Adka]] |49 | |- |1025 |[[User:Shamsadali|Shamsadali]] |49 | |- |1026 |[[User:PhotoReq|PhotoReq]] |49 | |- |1027 |[[User:Pwoli SARATH|Pwoli SARATH]] |49 | |- |1028 |[[User:Kamanaickenpalayamgwthm|Kamanaickenpalayamgwthm]] |49 | |- |1029 |[[User:മനേഷ്|മനേഷ്]] |49 | |- |1030 |[[User:Shajkumar|Shajkumar]] |49 | |- |1031 |[[User:Vividh|Vividh]] |49 | |- |1032 |[[User:Sudev.k|Sudev.k]] |49 | |- |1033 |[[User:Jaseer|Jaseer]] |49 | |- |1034 |[[User:Devanmv|Devanmv]] |49 | |- |1035 |[[User:MahdiBot|MahdiBot]] |49 | |- |1036 |[[User:Arjunan|Arjunan]] |49 | |- |1037 |[[User:Arun1995knp|Arun1995knp]] |49 | |- |1038 |[[User:Elitre (WMF)|Elitre (WMF)]] |49 | |- |1039 |[[User:Afsalpangode|Afsalpangode]] |49 | |- |1040 |[[User:Svijesh21|Svijesh21]] |49 | |- |1041 |[[User:റാസി & റസൽ|റാസി & റസൽ]] |49 | |- |1042 |[[User:Baiju Thrikkovil|Baiju Thrikkovil]] |48 | |- |1043 |[[User:Kavitha kaveri|Kavitha kaveri]] |48 | |- |1044 |[[User:Bhamapn|Bhamapn]] |48 | |- |1045 |[[User:RIJEESH|RIJEESH]] |48 | |- |1046 |[[User:Thoolikavani|Thoolikavani]] |48 | |- |1047 |[[User:നിലാരാവ്|നിലാരാവ്]] |48 | |- |1048 |[[User:KAIPRAKARAN|KAIPRAKARAN]] |48 | |- |1049 |[[User:Binudigitaleye|Binudigitaleye]] |48 | |- |1050 |[[User:Kmpramod|Kmpramod]] |48 | |- |1051 |[[User:Dr. Anoop.BHMS|Dr. Anoop.BHMS]] |48 | |- |1052 |[[User:Céréales Killer|Céréales Killer]] |48 | |- |1053 |[[User:Karnan|Karnan]] |48 | |- |1054 |[[User:Veeyess|Veeyess]] |48 | |- |1055 |[[User:Nandakumar96|Nandakumar96]] |48 | |- |1056 |[[User:Revathi|Revathi]] |47 | |- |1057 |[[User:Ryoga Godai|Ryoga Godai]] |47 | |- |1058 |[[User:Riyaas|Riyaas]] |47 | |- |1059 |[[User:Santoshknambiar|Santoshknambiar]] |47 | |- |1060 |[[User:Isudev|Isudev]] |47 | |- |1061 |[[User:Vysusvcreas|Vysusvcreas]] |47 | |- |1062 |[[User:ChanduPrasad|ChanduPrasad]] |47 | |- |1063 |[[User:Ebinjosephv|Ebinjosephv]] |47 | |- |1064 |[[User:Lakshmanankvvayalapra|Lakshmanankvvayalapra]] |47 | |- |1065 |[[User:Muhammednaseef5|Muhammednaseef5]] |47 | |- |1066 |[[User:നോമുല പ്രഭാകര് ഗൗഡ്|നോമുല പ്രഭാകര് ഗൗഡ്]] |47 | |- |1067 |[[User:Shenil Abraham|Shenil Abraham]] |47 | |- |1068 |[[User:Yuvagandharva|Yuvagandharva]] |47 | |- |1069 |[[User:Theckumchery|Theckumchery]] |47 | |- |1070 |[[User:Thazhemon|Thazhemon]] |46 | |- |1071 |[[User:Bookku|Bookku]] |46 | |- |1072 |[[User:Rosh0505|Rosh0505]] |46 | |- |1073 |[[User:Shameervpz|Shameervpz]] |46 | |- |1074 |[[User:Spacebirdy|Spacebirdy]] |46 | |- |1075 |[[User:Antiass|Antiass]] |46 | |- |1076 |[[User:Jack Merridew|Jack Merridew]] |46 | |- |1077 |[[User:Hghwymn|Hghwymn]] |46 | |- |1078 |[[User:Sijothankam|Sijothankam]] |46 | |- |1079 |[[User:Deepakvc|Deepakvc]] |46 | |- |1080 |[[User:Unnikrishnanblathur|Unnikrishnanblathur]] |46 | |- |1081 |[[User:Surya veera prathap|Surya veera prathap]] |46 | |- |1082 |[[User:Erfansaitalpy|Erfansaitalpy]] |46 | |- |1083 |[[User:Faizy F Attingal|Faizy F Attingal]] |46 | |- |1084 |[[User:കാളത്തോട്|കാളത്തോട്]] |45 | |- |1085 |[[User:അജയൻസ്|അജയൻസ്]] |45 | |- |1086 |[[User:Blacknclick|Blacknclick]] |45 | |- |1087 |[[User:Athira Sunil|Athira Sunil]] |45 | |- |1088 |[[User:Achayan|Achayan]] |45 | |- |1089 |[[User:Ashokrajan12|Ashokrajan12]] |45 | |- |1090 |[[User:Editormallu|Editormallu]] |45 | |- |1091 |[[User:Jowinvp|Jowinvp]] |45 | |- |1092 |[[User:Etj143|Etj143]] |45 | |- |1093 |[[User:Manoje.john|Manoje.john]] |45 | |- |1094 |[[User:Minorax|Minorax]] |45 | |- |1095 |[[User:Antonylejos|Antonylejos]] |45 | |- |1096 |[[User:Zeqox|Zeqox]] |45 | |- |1097 |[[User:Cjstanly|Cjstanly]] |45 | |- |1098 |[[User:Ershad|Ershad]] |45 | |- |1099 |[[User:Sajanjs|Sajanjs]] |45 | |- |1100 |[[User:Noufalshaf|Noufalshaf]] |45 | |- |1101 |[[User:Varlaam|Varlaam]] |45 | |- |1102 |[[User:A.p.balakrishnan|A.p.balakrishnan]] |45 | |- |1103 |[[User:Savh|Savh]] |45 | |- |1104 |[[User:Byjuvtvm|Byjuvtvm]] |45 | |- |1105 |[[User:Agent007bond|Agent007bond]] |44 | |- |1106 |[[User:Rprassad|Rprassad]] |44 | |- |1107 |[[User:Kajayakumar|Kajayakumar]] |44 | |- |1108 |[[User:Soooji|Soooji]] |44 | |- |1109 |[[User:Nemo bis|Nemo bis]] |44 | |- |1110 |[[User:Jayeshhybd|Jayeshhybd]] |44 | |- |1111 |[[User:Ajayvijayanwiki|Ajayvijayanwiki]] |44 | |- |1112 |[[User:പനിനീർപ്പൂവ്|പനിനീർപ്പൂവ്]] |44 | |- |1113 |[[User:GoodLib|GoodLib]] |44 | |- |1114 |[[User:Kokkarani|Kokkarani]] |44 | |- |1115 |[[User:Sonaj K|Sonaj K]] |44 | |- |1116 |[[User:Jayashankar8022|Jayashankar8022]] |44 | |- |1117 |[[User:Renith81|Renith81]] |44 | |- |1118 |[[User:Nakulnaren1830378|Nakulnaren1830378]] |44 | |- |1119 |[[User:Muhammed shafi kyl|Muhammed shafi kyl]] |44 | |- |1120 |[[User:Vipinsp|Vipinsp]] |44 | |- |1121 |[[User:Mojojojoed|Mojojojoed]] |44 | |- |1122 |[[User:Byjuchalad|Byjuchalad]] |43 | |- |1123 |[[User:Hashpv|Hashpv]] |43 | |- |1124 |[[User:Arjun024|Arjun024]] |43 | |- |1125 |[[User:Amithmilan|Amithmilan]] |43 | |- |1126 |[[User:K p jayakumar|K p jayakumar]] |43 | |- |1127 |[[User:Titodutta|Titodutta]] |43 | |- |1128 |[[User:South Indian Studies|South Indian Studies]] |43 | |- |1129 |[[User:Mony Meleveettil|Mony Meleveettil]] |43 | |- |1130 |[[User:Litlok|Litlok]] |43 | |- |1131 |[[User:Rose chaayapedia|Rose chaayapedia]] |43 | |- |1132 |[[User:JJMC89 bot|JJMC89 bot]] |43 | |- |1133 |[[User:Aju Amal|Aju Amal]] |43 | |- |1134 |[[User:JITHIN VIJAYAN|JITHIN VIJAYAN]] |43 | |- |1135 |[[User:ഫവാസ്|ഫവാസ്]] |42 | |- |1136 |[[User:SidhikThalikulam|SidhikThalikulam]] |42 | |- |1137 |[[User:Wilsoninasu|Wilsoninasu]] |42 | |- |1138 |[[User:Federico Leva (BEIC)|Federico Leva (BEIC)]] |42 | |- |1139 |[[User:Tulsi Bhagat|Tulsi Bhagat]] |42 | |- |1140 |[[User:Divyachackoc|Divyachackoc]] |42 | |- |1141 |[[User:Renjithcram|Renjithcram]] |42 | |- |1142 |[[User:Noufal parad|Noufal parad]] |42 | |- |1143 |[[User:Aksarali|Aksarali]] |42 | |- |1144 |[[User:Nineteen July|Nineteen July]] |42 | |- |1145 |[[User:Pachalam|Pachalam]] |42 | |- |1146 |[[User:Rajeeshkollakkandi|Rajeeshkollakkandi]] |42 | |- |1147 |[[User:Vsvinod|Vsvinod]] |42 | |- |1148 |[[User:Jinasbacker|Jinasbacker]] |42 | |- |1149 |[[User:Graham87|Graham87]] |42 | |- |1150 |[[User:Shebaly|Shebaly]] |42 | |- |1151 |[[User:Dpkbot|Dpkbot]] |42 |യന്ത്രം |- |1152 |[[User:Alanunni|Alanunni]] |42 | |- |1153 |[[User:Kaippally|Kaippally]] |42 | |- |1154 |[[User:Dave~mlwiki|Dave~mlwiki]] |41 | |- |1155 |[[User:Hanoof|Hanoof]] |41 | |- |1156 |[[User:Unnipriob|Unnipriob]] |41 | |- |1157 |[[User:Sahrudayan|Sahrudayan]] |41 | |- |1158 |[[User:Denniss|Denniss]] |41 | |- |1159 |[[User:Akhil2009|Akhil2009]] |41 | |- |1160 |[[User:Yelamlam|Yelamlam]] |41 | |- |1161 |[[User:Faz~mlwiki|Faz~mlwiki]] |41 | |- |1162 |[[User:Lotje|Lotje]] |41 | |- |1163 |[[User:DragonflySixtyseven|DragonflySixtyseven]] |41 | |- |1164 |[[User:Natukkukachi|Natukkukachi]] |41 | |- |1165 |[[User:ഫൈസൽ|ഫൈസൽ]] |41 | |- |1166 |[[User:Primejyothi|Primejyothi]] |41 | |- |1167 |[[User:Alfaponnani|Alfaponnani]] |41 | |- |1168 |[[User:സൗമ്യ പാലൂർ|സൗമ്യ പാലൂർ]] |41 | |- |1169 |[[User:Warizpgm|Warizpgm]] |41 | |- |1170 |[[User:Kk.syam83|Kk.syam83]] |41 | |- |1171 |[[User:എം.എസ്. രാഖേഷ് കൃഷ്ണൻ|എം.എസ്. രാഖേഷ് കൃഷ്ണൻ]] |41 | |- |1172 |[[User:Renu abraham|Renu abraham]] |41 | |- |1173 |[[User:JohnsonPPayammel|JohnsonPPayammel]] |41 | |- |1174 |[[User:Sandesh9822|Sandesh9822]] |41 | |- |1175 |[[User:Chothavoor school|Chothavoor school]] |41 | |- |1176 |[[User:Stanglavine|Stanglavine]] |41 | |- |1177 |[[User:Johnykkutty|Johnykkutty]] |41 | |- |1178 |[[User:Neenakurian1985|Neenakurian1985]] |40 | |- |1179 |[[User:AhamBrahmasmi|AhamBrahmasmi]] |40 | |- |1180 |[[User:Sijuch|Sijuch]] |40 | |- |1181 |[[User:Seju Peringala|Seju Peringala]] |40 | |- |1182 |[[User:Tnsreeraj|Tnsreeraj]] |40 | |- |1183 |[[User:Denish Sebastian|Denish Sebastian]] |40 | |- |1184 |[[User:Sora~mlwiki|Sora~mlwiki]] |40 | |- |1185 |[[User:Salman salim|Salman salim]] |40 | |- |1186 |[[User:Wikitanvir|Wikitanvir]] |40 | |- |1187 |[[User:Krinkle|Krinkle]] |40 | |- |1188 |[[User:Jpunchri|Jpunchri]] |40 | |- |1189 |[[User:പീറ്റർ ജയിംസ്|പീറ്റർ ജയിംസ്]] |40 | |- |1190 |[[User:SANTHAM MASIKA|SANTHAM MASIKA]] |40 | |- |1191 |[[User:Joy PP|Joy PP]] |40 | |- |1192 |[[User:Elpknr|Elpknr]] |40 | |- |1193 |[[User:അർഷദ് റഹ്മാൻ|അർഷദ് റഹ്മാൻ]] |40 | |- |1194 |[[User:Marathettan|Marathettan]] |40 | |- |1195 |[[User:Meldort|Meldort]] |40 | |- |1196 |[[User:Glaisher|Glaisher]] |39 | |- |1197 |[[User:Bellus Delphina|Bellus Delphina]] |39 | |- |1198 |[[User:Shajilkrazy|Shajilkrazy]] |39 | |- |1199 |[[User:BeNiza|BeNiza]] |39 | |- |1200 |[[User:Arunvrparavur|Arunvrparavur]] |39 | |- |1201 |[[User:Benji nellikala|Benji nellikala]] |39 | |- |1202 |[[User:ജയകുമാർ അഞ്ചൽ|ജയകുമാർ അഞ്ചൽ]] |39 | |- |1203 |[[User:Pauljins|Pauljins]] |39 | |- |1204 |[[User:Rajesh.monji|Rajesh.monji]] |39 | |- |1205 |[[User:Ananth (CIS-A2K)|Ananth (CIS-A2K)]] |39 | |- |1206 |[[User:LikngEditor|LikngEditor]] |39 | |- |1207 |[[User:Chandrashekar Azad bheem|Chandrashekar Azad bheem]] |39 | |- |1208 |[[User:മിഥുന|മിഥുന]] |39 | |- |1209 |[[User:Srijithpv|Srijithpv]] |39 | |- |1210 |[[User:Mr. XYZ|Mr. XYZ]] |39 | |- |1211 |[[User:Soulbot|Soulbot]] |39 | |- |1212 |[[User:വേദബന്ധു|വേദബന്ധു]] |39 | |- |1213 |[[User:BD2412|BD2412]] |39 | |- |1214 |[[User:Rahulpattuvam|Rahulpattuvam]] |39 | |- |1215 |[[User:Renjithbaburaj|Renjithbaburaj]] |39 | |- |1216 |[[User:Prasadjpillai|Prasadjpillai]] |39 | |- |1217 |[[User:Frigotoni|Frigotoni]] |39 | |- |1218 |[[User:SYNAN|SYNAN]] |39 | |- |1219 |[[User:Althaf Hussain.K|Althaf Hussain.K]] |39 | |- |1220 |[[User:Sunilsukumaran|Sunilsukumaran]] |39 | |- |1221 |[[User:Jibin peter|Jibin peter]] |39 | |- |1222 |[[User:Suresh.palloor|Suresh.palloor]] |39 | |- |1223 |[[User:Gangleri|Gangleri]] |38 | |- |1224 |[[User:Syam Kumar|Syam Kumar]] |38 | |- |1225 |[[User:Nijeeshraj|Nijeeshraj]] |38 | |- |1226 |[[User:Rajirajan|Rajirajan]] |38 | |- |1227 |[[User:Sindhumol|Sindhumol]] |38 | |- |1228 |[[User:Aravind V R|Aravind V R]] |38 | |- |1229 |[[User:Vaisakh Mohan|Vaisakh Mohan]] |38 | |- |1230 |[[User:Subashbabyharisree|Subashbabyharisree]] |38 | |- |1231 |[[User:Dilshad Raihan|Dilshad Raihan]] |38 | |- |1232 |[[User:Mathonius|Mathonius]] |38 | |- |1233 |[[User:Lolan|Lolan]] |38 | |- |1234 |[[User:Francis joy|Francis joy]] |38 | |- |1235 |[[User:Manjulal|Manjulal]] |38 | |- |1236 |[[User:M thomas kuriakose|M thomas kuriakose]] |38 | |- |1237 |[[User:Mail2shobz|Mail2shobz]] |38 | |- |1238 |[[User:Agnusnirappathu|Agnusnirappathu]] |38 | |- |1239 |[[User:Skiranjyothi|Skiranjyothi]] |38 | |- |1240 |[[User:Sandeepsadanandan|Sandeepsadanandan]] |38 | |- |1241 |[[User:BrijeshPookkottur|BrijeshPookkottur]] |38 | |- |1242 |[[User:Abhirami Sukaami|Abhirami Sukaami]] |38 | |- |1243 |[[User:പ്രജിൽ പീറ്റയിൽ|പ്രജിൽ പീറ്റയിൽ]] |38 | |- |1244 |[[User:WikiBayer|WikiBayer]] |38 | |- |1245 |[[User:Vermont|Vermont]] |37 | |- |1246 |[[User:Shekure1|Shekure1]] |37 | |- |1247 |[[User:Akhilaadisesh|Akhilaadisesh]] |37 | |- |1248 |[[User:Ajayalal|Ajayalal]] |37 | |- |1249 |[[User:Jehoshua4u|Jehoshua4u]] |37 | |- |1250 |[[User:Raman Malayali|Raman Malayali]] |37 | |- |1251 |[[User:Ghssanchalwest|Ghssanchalwest]] |37 | |- |1252 |[[User:Sabirkaryat|Sabirkaryat]] |37 | |- |1253 |[[User:Hmundol|Hmundol]] |37 | |- |1254 |[[User:Sailesh|Sailesh]] |37 | |- |1255 |[[User:Steinsplitter|Steinsplitter]] |37 | |- |1256 |[[User:Shadoun|Shadoun]] |37 | |- |1257 |[[User:Anilariyannur|Anilariyannur]] |37 | |- |1258 |[[User:Yamnoval|Yamnoval]] |37 | |- |1259 |[[User:Per excellence|Per excellence]] |37 | |- |1260 |[[User:Vivekvinod74|Vivekvinod74]] |37 | |- |1261 |[[User:Nandhukbabu|Nandhukbabu]] |37 | |- |1262 |[[User:A.Savin|A.Savin]] |37 | |- |1263 |[[User:Shafeek Subaida Hakkim|Shafeek Subaida Hakkim]] |37 | |- |1264 |[[User:Jalumon|Jalumon]] |37 | |- |1265 |[[User:വിവരി|വിവരി]] |37 | |- |1266 |[[User:Jaleel as|Jaleel as]] |36 | |- |1267 |[[User:MidhunSajeev|MidhunSajeev]] |36 | |- |1268 |[[User:SREESHYAM C A|SREESHYAM C A]] |36 | |- |1269 |[[User:Shihab poomadam|Shihab poomadam]] |36 | |- |1270 |[[User:Tropicalkitty|Tropicalkitty]] |36 | |- |1271 |[[User:Syedklm|Syedklm]] |36 | |- |1272 |[[User:Cherukadan|Cherukadan]] |36 | |- |1273 |[[User:TohaomgBot|TohaomgBot]] |36 | |- |1274 |[[User:Suja M R|Suja M R]] |36 | |- |1275 |[[User:PlyrStar93|PlyrStar93]] |36 | |- |1276 |[[User:Ckishaque|Ckishaque]] |36 | |- |1277 |[[User:Pradeepanakkoodu|Pradeepanakkoodu]] |36 | |- |1278 |[[User:Thomson Walt|Thomson Walt]] |36 | |- |1279 |[[User:Akshara Venugopal|Akshara Venugopal]] |36 | |- |1280 |[[User:SajeerAbooba|SajeerAbooba]] |36 | |- |1281 |[[User:Muhammed Jalali chalikkandi|Muhammed Jalali chalikkandi]] |36 | |- |1282 |[[User:C K HAMID ABDUL VAHID|C K HAMID ABDUL VAHID]] |36 | |- |1283 |[[User:KADAKATHARAYILNAGRAJATEMPLE|KADAKATHARAYILNAGRAJATEMPLE]] |36 | |- |1284 |[[User:Samad|Samad]] |36 | |- |1285 |[[User:Kadavathooran|Kadavathooran]] |36 | |- |1286 |[[User:Azharp007~mlwiki|Azharp007~mlwiki]] |36 | |- |1287 |[[User:Ansonpalavila|Ansonpalavila]] |36 | |- |1288 |[[User:Niyamax|Niyamax]] |36 | |- |1289 |[[User:Machinist 88|Machinist 88]] |36 | |- |1290 |[[User:Noblepa|Noblepa]] |36 | |- |1291 |[[User:Najeeb|Najeeb]] |35 | |- |1292 |[[User:Sugesh|Sugesh]] |35 | |- |1293 |[[User:Nazarcherukulam|Nazarcherukulam]] |35 | |- |1294 |[[User:Prasobh|Prasobh]] |35 | |- |1295 |[[User:Pradeepkottayi|Pradeepkottayi]] |35 | |- |1296 |[[User:Evyavan|Evyavan]] |35 | |- |1297 |[[User:Athulraj|Athulraj]] |35 | |- |1298 |[[User:Shiva4875|Shiva4875]] |35 | |- |1299 |[[User:Anoopmail|Anoopmail]] |35 | |- |1300 |[[User:Mariyanirappathu|Mariyanirappathu]] |35 | |- |1301 |[[User:Hari.edamana|Hari.edamana]] |35 | |- |1302 |[[User:ManeeshM|ManeeshM]] |35 | |- |1303 |[[User:ചന്തു|ചന്തു]] |35 | |- |1304 |[[User:Rishidas1973|Rishidas1973]] |35 | |- |1305 |[[User:Harifpullara|Harifpullara]] |35 | |- |1306 |[[User:Siyad A Karim|Siyad A Karim]] |35 | |- |1307 |[[User:Rajensaila|Rajensaila]] |35 | |- |1308 |[[User:Vineethsk|Vineethsk]] |35 | |- |1309 |[[User:Nandukrishna t ajith|Nandukrishna t ajith]] |35 | |- |1310 |[[User:Tijotlk|Tijotlk]] |35 | |- |1311 |[[User:Dugal harpreet|Dugal harpreet]] |35 | |- |1312 |[[User:Emperuman|Emperuman]] |35 | |- |1313 |[[User:Keralapanini|Keralapanini]] |34 | |- |1314 |[[User:Snehithaa|Snehithaa]] |34 | |- |1315 |[[User:Gsad+-*sfdxx|Gsad+-*sfdxx]] |34 | |- |1316 |[[User:ശ്യാം ശിവൻ|ശ്യാം ശിവൻ]] |34 | |- |1317 |[[User:Kuttyedathi|Kuttyedathi]] |34 | |- |1318 |[[User:Malayali|Malayali]] |34 | |- |1319 |[[User:Sreejithvj|Sreejithvj]] |34 | |- |1320 |[[User:Samad kodinhi|Samad kodinhi]] |34 | |- |1321 |[[User:Sumeshrlv|Sumeshrlv]] |34 | |- |1322 |[[User:Jayeshsan|Jayeshsan]] |34 | |- |1323 |[[User:Túrelio|Túrelio]] |34 | |- |1324 |[[User:Teles|Teles]] |34 | |- |1325 |[[User:SreeBot|SreeBot]] |34 |യന്ത്രം |- |1326 |[[User:വിശശി|വിശശി]] |34 | |- |1327 |[[User:Jeevanism|Jeevanism]] |34 | |- |1328 |[[User:Kuttappan Chettan|Kuttappan Chettan]] |34 | |- |1329 |[[User:Uberscholar|Uberscholar]] |34 | |- |1330 |[[User:Bichupunalur|Bichupunalur]] |34 | |- |1331 |[[User:Ashi164|Ashi164]] |34 | |- |1332 |[[User:Moheen|Moheen]] |34 | |- |1333 |[[User:Rohitiisc|Rohitiisc]] |34 | |- |1334 |[[User:Jonesey95|Jonesey95]] |33 | |- |1335 |[[User:Jstalins|Jstalins]] |33 | |- |1336 |[[User:Alenbastian999|Alenbastian999]] |33 | |- |1337 |[[User:IndianTreepie|IndianTreepie]] |33 | |- |1338 |[[User:Navas Puthanazhi|Navas Puthanazhi]] |33 | |- |1339 |[[User:Jyothishnp|Jyothishnp]] |33 | |- |1340 |[[User:Ouseph1997|Ouseph1997]] |33 | |- |1341 |[[User:Abhisheknairheaven|Abhisheknairheaven]] |33 | |- |1342 |[[User:Shyam peelery|Shyam peelery]] |33 | |- |1343 |[[User:Yajathb|Yajathb]] |33 | |- |1344 |[[User:Vvian980|Vvian980]] |33 | |- |1345 |[[User:Mjetal7lica9|Mjetal7lica9]] |33 | |- |1346 |[[User:കുബേര|കുബേര]] |33 | |- |1347 |[[User:Vaishnav|Vaishnav]] |33 | |- |1348 |[[User:Abey.sa|Abey.sa]] |33 | |- |1349 |[[User:Marshaltitok|Marshaltitok]] |33 | |- |1350 |[[User:Mineeshvk|Mineeshvk]] |33 | |- |1351 |[[User:Gemini1980|Gemini1980]] |33 | |- |1352 |[[User:Jusinjacob|Jusinjacob]] |33 | |- |1353 |[[User:Manuvarkey|Manuvarkey]] |33 | |- |1354 |[[User:Calicocentric|Calicocentric]] |33 | |- |1355 |[[User:Ptsubin|Ptsubin]] |33 | |- |1356 |[[User:פארוק|פארוק]] |33 | |- |1357 |[[User:Ajithskumar|Ajithskumar]] |33 | |- |1358 |[[User:Lic.habeeb|Lic.habeeb]] |33 | |- |1359 |[[User:Antemister|Antemister]] |33 | |- |1360 |[[User:Susaparya|Susaparya]] |33 | |- |1361 |[[User:Vanished user qwqwijr8hwrkjdnvkanfoh4|Vanished user qwqwijr8hwrkjdnvkanfoh4]] |33 | |- |1362 |[[User:Joshynazrathhill|Joshynazrathhill]] |33 | |- |1363 |[[User:Jishin.av|Jishin.av]] |33 | |- |1364 |[[User:Reportershan|Reportershan]] |33 | |- |1365 |[[User:Malayalamsunil|Malayalamsunil]] |33 | |- |1366 |[[User:Jijicvx|Jijicvx]] |33 | |- |1367 |[[User:SijiR|SijiR]] |33 | |- |1368 |[[User:Yann|Yann]] |32 | |- |1369 |[[User:Shafikhorfakkan|Shafikhorfakkan]] |32 | |- |1370 |[[User:Mrriyad|Mrriyad]] |32 | |- |1371 |[[User:Narayan~mlwiki|Narayan~mlwiki]] |32 | |- |1372 |[[User:Vijeshperumkulam|Vijeshperumkulam]] |32 | |- |1373 |[[User:Foo054837|Foo054837]] |32 | |- |1374 |[[User:Omrehman|Omrehman]] |32 | |- |1375 |[[User:Fenilantony|Fenilantony]] |32 | |- |1376 |[[User:Subisoubhagya|Subisoubhagya]] |32 | |- |1377 |[[User:Gireeshtklm|Gireeshtklm]] |32 | |- |1378 |[[User:Madhuranadhan|Madhuranadhan]] |32 | |- |1379 |[[User:Renjikv|Renjikv]] |32 | |- |1380 |[[User:Ragul.r|Ragul.r]] |32 | |- |1381 |[[User:Urhixidur|Urhixidur]] |32 | |- |1382 |[[User:Promotemalayalamwiki|Promotemalayalamwiki]] |32 | |- |1383 |[[User:Sabupaul|Sabupaul]] |32 | |- |1384 |[[User:Akhil ccm|Akhil ccm]] |32 | |- |1385 |[[User:Ashraf kpa poyiloor|Ashraf kpa poyiloor]] |32 | |- |1386 |[[User:Roopa|Roopa]] |32 | |- |1387 |[[User:Deepakramdaspt|Deepakramdaspt]] |32 | |- |1388 |[[User:SUNIL V PANICKER|SUNIL V PANICKER]] |32 | |- |1389 |[[User:BibinJohnKerala|BibinJohnKerala]] |32 | |- |1390 |[[User:Ksharikrishnan|Ksharikrishnan]] |32 | |- |1391 |[[User:Xsdsf1sdfsaa|Xsdsf1sdfsaa]] |32 | |- |1392 |[[User:Varghesepunnamada|Varghesepunnamada]] |32 | |- |1393 |[[User:Atlantis77177|Atlantis77177]] |32 | |- |1394 |[[User:JithinDev|JithinDev]] |31 | |- |1395 |[[User:Honeyintruder888|Honeyintruder888]] |31 | |- |1396 |[[User:BILAL NTK|BILAL NTK]] |31 | |- |1397 |[[User:ഹേമന്ത്|ഹേമന്ത്]] |31 | |- |1398 |[[User:Saiber|Saiber]] |31 | |- |1399 |[[User:Bulldozer|Bulldozer]] |31 | |- |1400 |[[User:Hamid~mlwiki|Hamid~mlwiki]] |31 | |- |1401 |[[User:Kaavipeedika|Kaavipeedika]] |31 | |- |1402 |[[User:Budelberger|Budelberger]] |31 | |- |1403 |[[User:Kayunni|Kayunni]] |31 | |- |1404 |[[User:Obersachse|Obersachse]] |31 | |- |1405 |[[User:Naranganamdb|Naranganamdb]] |31 | |- |1406 |[[User:Hashmy|Hashmy]] |31 | |- |1407 |[[User:Saifudheen|Saifudheen]] |31 | |- |1408 |[[User:Kaderka|Kaderka]] |31 | |- |1409 |[[User:Dixon|Dixon]] |31 | |- |1410 |[[User:Varkeychen|Varkeychen]] |31 | |- |1411 |[[User:Prajithkumar|Prajithkumar]] |31 | |- |1412 |[[User:Sunish.p.a|Sunish.p.a]] |31 | |- |1413 |[[User:Alonso de Mendoza|Alonso de Mendoza]] |31 | |- |1414 |[[User:Niyasbanna|Niyasbanna]] |31 | |- |1415 |[[User:Roshan Zameer|Roshan Zameer]] |31 | |- |1416 |[[User:Alan|Alan]] |31 | |- |1417 |[[User:Thedon1|Thedon1]] |31 | |- |1418 |[[User:പരശു പോയ രാമൻ|പരശു പോയ രാമൻ]] |31 | |- |1419 |[[User:Sidharth.cm.knabzr|Sidharth.cm.knabzr]] |31 | |- |1420 |[[User:Curious observer|Curious observer]] |31 | |- |1421 |[[User:Ajaymathewjose|Ajaymathewjose]] |31 | |- |1422 |[[User:Aromal Sreekanth|Aromal Sreekanth]] |31 | |- |1423 |[[User:QueerEcofeminist|QueerEcofeminist]] |31 | |- |1424 |[[User:Gnanvit|Gnanvit]] |31 | |- |1425 |[[User:Turkmen|Turkmen]] |31 | |- |1426 |[[User:ഷമീൽ സി കെ|ഷമീൽ സി കെ]] |30 | |- |1427 |[[User:Arjunvmm004|Arjunvmm004]] |30 | |- |1428 |[[User:P.a.sameerali|P.a.sameerali]] |30 | |- |1429 |[[User:Antonyscaria|Antonyscaria]] |30 | |- |1430 |[[User:Abhishek Venugopal|Abhishek Venugopal]] |30 | |- |1431 |[[User:علاء|علاء]] |30 | |- |1432 |[[User:Binuputheth|Binuputheth]] |30 | |- |1433 |[[User:Giri123456|Giri123456]] |30 | |- |1434 |[[User:Anoutspoken|Anoutspoken]] |30 | |- |1435 |[[User:Drbinukizhuvilam|Drbinukizhuvilam]] |30 | |- |1436 |[[User:Praxidicae|Praxidicae]] |30 | |- |1437 |[[User:Ameenpkd1489|Ameenpkd1489]] |30 | |- |1438 |[[User:സത്യാന്വേഷി|സത്യാന്വേഷി]] |30 | |- |1439 |[[User:Philippe49730|Philippe49730]] |30 | |- |1440 |[[User:Niegodzisie|Niegodzisie]] |30 | |- |1441 |[[User:Vilho-Veli|Vilho-Veli]] |30 | |- |1442 |[[User:Indiakeralahistory|Indiakeralahistory]] |30 | |- |1443 |[[User:Anil|Anil]] |30 | |- |1444 |[[User:Sunilkumartk|Sunilkumartk]] |30 | |- |1445 |[[User:Athulr|Athulr]] |30 | |- |1446 |[[User:Naradhan|Naradhan]] |30 | |- |1447 |[[User:Vineeshuv|Vineeshuv]] |30 | |- |1448 |[[User:Nrjiju|Nrjiju]] |30 | |- |1449 |[[User:Arjun kiolp|Arjun kiolp]] |30 | |- |1450 |[[User:Anandtr2006|Anandtr2006]] |30 | |- |1451 |[[User:Vineshpillai78|Vineshpillai78]] |30 | |- |1452 |[[User:Helmy|Helmy]] |30 | |- |1453 |[[User:SimmeD|SimmeD]] |30 | |- |1454 |[[User:Kanjikkuzhi|Kanjikkuzhi]] |30 | |- |1455 |[[User:Vogone|Vogone]] |30 | |- |1456 |[[User:Harikrishnanv|Harikrishnanv]] |30 | |- |1457 |[[User:Satyadev~mlwiki|Satyadev~mlwiki]] |29 | |- |1458 |[[User:Cachitea|Cachitea]] |29 | |- |1459 |[[User:Soman|Soman]] |29 | |- |1460 |[[User:Clinten|Clinten]] |29 | |- |1461 |[[User:മനു|മനു]] |29 | |- |1462 |[[User:Kumarnm|Kumarnm]] |29 | |- |1463 |[[User:Nidheeshkr|Nidheeshkr]] |29 | |- |1464 |[[User:Lubna|Lubna]] |29 | |- |1465 |[[User:Aliakbar|Aliakbar]] |29 | |- |1466 |[[User:Prasanthknpy|Prasanthknpy]] |29 | |- |1467 |[[User:Common Good|Common Good]] |29 | |- |1468 |[[User:Jomitm|Jomitm]] |29 | |- |1469 |[[User:Schekinov Alexey Victorovich|Schekinov Alexey Victorovich]] |29 | |- |1470 |[[User:Aneeshnl|Aneeshnl]] |29 | |- |1471 |[[User:Hariekd|Hariekd]] |29 | |- |1472 |[[User:Vineethvijayaraghavan|Vineethvijayaraghavan]] |29 | |- |1473 |[[User:Tim Starling|Tim Starling]] |29 | |- |1474 |[[User:Rajeshbieee|Rajeshbieee]] |29 | |- |1475 |[[User:Jubinrajop|Jubinrajop]] |29 | |- |1476 |[[User:Afsalctnr|Afsalctnr]] |29 | |- |1477 |[[User:Anon~mlwiki|Anon~mlwiki]] |29 | |- |1478 |[[User:Hedwig in Washington|Hedwig in Washington]] |29 | |- |1479 |[[User:AMALRAJC1999|AMALRAJC1999]] |29 | |- |1480 |[[User:Jijomthomas|Jijomthomas]] |29 | |- |1481 |[[User:വിനീഷ് നരിക്കോട്|വിനീഷ് നരിക്കോട്]] |29 | |- |1482 |[[User:Catverine|Catverine]] |29 | |- |1483 |[[User:Ramu kaviyoor|Ramu kaviyoor]] |29 | |- |1484 |[[User:Jasir keecheri|Jasir keecheri]] |29 | |- |1485 |[[User:Hamzahashir|Hamzahashir]] |29 | |- |1486 |[[User:Niyas musthafa meckal|Niyas musthafa meckal]] |29 | |- |1487 |[[User:Jarould|Jarould]] |29 | |- |1488 |[[User:Muhammedafzalp|Muhammedafzalp]] |29 | |- |1489 |[[User:Azizvalad|Azizvalad]] |29 | |- |1490 |[[User:Irfanarimbra786|Irfanarimbra786]] |29 | |- |1491 |[[User:IndhuMenon|IndhuMenon]] |29 | |- |1492 |[[User:Mywikimediaaccount|Mywikimediaaccount]] |29 | |- |1493 |[[User:Lakshmi MCA|Lakshmi MCA]] |29 | |- |1494 |[[User:Pokiridebba468|Pokiridebba468]] |29 | |- |1495 |[[User:Vatsmaxed|Vatsmaxed]] |29 | |- |1496 |[[User:Manu K Rajappan|Manu K Rajappan]] |29 | |- |1497 |[[User:Progressive lights1|Progressive lights1]] |29 | |- |1498 |[[User:Javad ma|Javad ma]] |29 | |- |1499 |[[User:Sajithms77|Sajithms77]] |29 | |- |1500 |[[User:Vaishq|Vaishq]] |28 | |- |1501 |[[User:Hashimps|Hashimps]] |28 | |- |1502 |[[User:Preethic84|Preethic84]] |28 | |- |1503 |[[User:Ashikfalcon|Ashikfalcon]] |28 | |- |1504 |[[User:സുറാട്ടിപ്പ പാണംവള്ളം|സുറാട്ടിപ്പ പാണംവള്ളം]] |28 | |- |1505 |[[User:Salimpadikkal|Salimpadikkal]] |28 | |- |1506 |[[User:Ottayaan|Ottayaan]] |28 | |- |1507 |[[User:Sureshk3018|Sureshk3018]] |28 | |- |1508 |[[User:Akumar|Akumar]] |28 | |- |1509 |[[User:Sivan~mlwiki|Sivan~mlwiki]] |28 | |- |1510 |[[User:Nairkd~mlwiki|Nairkd~mlwiki]] |28 | |- |1511 |[[User:Natkeeran|Natkeeran]] |28 | |- |1512 |[[User:Meledan3|Meledan3]] |28 | |- |1513 |[[User:Rajeshkslc|Rajeshkslc]] |28 | |- |1514 |[[User:Berlin~mlwiki|Berlin~mlwiki]] |28 | |- |1515 |[[User:Challiovsky|Challiovsky]] |28 | |- |1516 |[[User:Mallumon|Mallumon]] |28 | |- |1517 |[[User:Prakashkpc255|Prakashkpc255]] |28 | |- |1518 |[[User:Maneeshi|Maneeshi]] |28 | |- |1519 |[[User:Sudeesh rajashekharan|Sudeesh rajashekharan]] |28 | |- |1520 |[[User:Koralatil|Koralatil]] |28 | |- |1521 |[[User:Gopuvnair|Gopuvnair]] |28 | |- |1522 |[[User:4u Glafy Paul|4u Glafy Paul]] |28 | |- |1523 |[[User:Vyasaa|Vyasaa]] |28 | |- |1524 |[[User:Francisablogz|Francisablogz]] |28 | |- |1525 |[[User:Angeljoy.c|Angeljoy.c]] |28 | |- |1526 |[[User:Sathya narendran|Sathya narendran]] |28 | |- |1527 |[[User:Krok6kola|Krok6kola]] |28 | |- |1528 |[[User:SiyadKm|SiyadKm]] |28 | |- |1529 |[[User:Zaarizoozs|Zaarizoozs]] |28 | |- |1530 |[[User:SAIFUDDEEN VALIYAKATH|SAIFUDDEEN VALIYAKATH]] |28 | |- |1531 |[[User:Rathinravi|Rathinravi]] |27 | |- |1532 |[[User:Musthafa k salam|Musthafa k salam]] |27 | |- |1533 |[[User:Khaleelurahman|Khaleelurahman]] |27 | |- |1534 |[[User:Jasbeernoushad|Jasbeernoushad]] |27 | |- |1535 |[[User:Sharadendu1|Sharadendu1]] |27 | |- |1536 |[[User:Sarath lal thayyil|Sarath lal thayyil]] |27 | |- |1537 |[[User:Namahtuog|Namahtuog]] |27 | |- |1538 |[[User:Kkjj|Kkjj]] |27 | |- |1539 |[[User:ദേവാൻഷി|ദേവാൻഷി]] |27 | |- |1540 |[[User:SHOBARAJ K P|SHOBARAJ K P]] |27 | |- |1541 |[[User:Gautham Krishna 007|Gautham Krishna 007]] |27 | |- |1542 |[[User:Hasley|Hasley]] |27 | |- |1543 |[[User:Ajeesh dethan|Ajeesh dethan]] |27 | |- |1544 |[[User:Gowri Narayann|Gowri Narayann]] |27 | |- |1545 |[[User:Ammuvenunadh|Ammuvenunadh]] |27 | |- |1546 |[[User:Ihakkim|Ihakkim]] |27 | |- |1547 |[[User:Joejose1|Joejose1]] |27 | |- |1548 |[[User:Woken a kill|Woken a kill]] |27 | |- |1549 |[[User:CanadianBBQ|CanadianBBQ]] |27 | |- |1550 |[[User:Sreeku|Sreeku]] |27 | |- |1551 |[[User:Ibru|Ibru]] |27 | |- |1552 |[[User:Abdilla|Abdilla]] |27 | |- |1553 |[[User:Le Pied-bot~mlwiki|Le Pied-bot~mlwiki]] |27 |യന്ത്രം |- |1554 |[[User:Arun perumkunnil|Arun perumkunnil]] |27 | |- |1555 |[[User:PrameelaPM|PrameelaPM]] |27 | |- |1556 |[[User:Santha|Santha]] |27 | |- |1557 |[[User:Abrahamoommenk|Abrahamoommenk]] |27 | |- |1558 |[[User:Dr.aromal|Dr.aromal]] |27 | |- |1559 |[[User:Panickersivanand|Panickersivanand]] |27 | |- |1560 |[[User:Ver-bot|Ver-bot]] |27 | |- |1561 |[[User:Akashsasankan|Akashsasankan]] |27 | |- |1562 |[[User:Sunilidamana|Sunilidamana]] |27 | |- |1563 |[[User:Madrid|Madrid]] |27 | |- |1564 |[[User:Vijinvenu|Vijinvenu]] |27 | |- |1565 |[[User:Roji~mlwiki|Roji~mlwiki]] |27 | |- |1566 |[[User:Sudheeshthulaseedharan|Sudheeshthulaseedharan]] |27 | |- |1567 |[[User:Siddieque|Siddieque]] |27 | |- |1568 |[[User:Naveen Ramanathan|Naveen Ramanathan]] |27 | |- |1569 |[[User:~riley|~riley]] |27 | |- |1570 |[[User:Jabbar~mlwiki|Jabbar~mlwiki]] |27 | |- |1571 |[[User:Ashrafulkhalq|Ashrafulkhalq]] |27 | |- |1572 |[[User:Tkkareem|Tkkareem]] |26 | |- |1573 |[[User:Qmsarge~mlwiki|Qmsarge~mlwiki]] |26 | |- |1574 |[[User:Jyothirmayi|Jyothirmayi]] |26 | |- |1575 |[[User:Kssnrm|Kssnrm]] |26 | |- |1576 |[[User:Abdullahbinzuhair|Abdullahbinzuhair]] |26 | |- |1577 |[[User:RaviC|RaviC]] |26 | |- |1578 |[[User:Abdulvahabm|Abdulvahabm]] |26 | |- |1579 |[[User:Cekli829|Cekli829]] |26 | |- |1580 |[[User:ARUNKUMAR P.R|ARUNKUMAR P.R]] |26 | |- |1581 |[[User:Vineethkartha|Vineethkartha]] |26 | |- |1582 |[[User:Sesukodussery|Sesukodussery]] |26 | |- |1583 |[[User:Vajrabahu|Vajrabahu]] |26 | |- |1584 |[[User:Manikantan vp|Manikantan vp]] |26 | |- |1585 |[[User:Asif abubacker|Asif abubacker]] |26 | |- |1586 |[[User:Ramsankar|Ramsankar]] |26 | |- |1587 |[[User:Poet Umayanalloor|Poet Umayanalloor]] |26 | |- |1588 |[[User:Mrsyamkumar|Mrsyamkumar]] |26 | |- |1589 |[[User:Sarath karippoor|Sarath karippoor]] |26 | |- |1590 |[[User:Bijoalex|Bijoalex]] |26 | |- |1591 |[[User:Pjam007|Pjam007]] |26 | |- |1592 |[[User:Joshyvj|Joshyvj]] |26 | |- |1593 |[[User:Bobgali|Bobgali]] |26 | |- |1594 |[[User:Subins2000|Subins2000]] |26 | |- |1595 |[[User:Sajil Vincent|Sajil Vincent]] |26 | |- |1596 |[[User:Arshad.ka5|Arshad.ka5]] |26 | |- |1597 |[[User:Sainudeenki|Sainudeenki]] |26 | |- |1598 |[[User:Ajil narayanan|Ajil narayanan]] |26 | |- |1599 |[[User:Rachmat04|Rachmat04]] |26 | |- |1600 |[[User:Sajanjcb|Sajanjcb]] |26 | |- |1601 |[[User:Vineshvinesh|Vineshvinesh]] |26 | |- |1602 |[[User:Azlams|Azlams]] |26 | |- |1603 |[[User:Jithusunny|Jithusunny]] |26 | |- |1604 |[[User:Nandedamana|Nandedamana]] |26 | |- |1605 |[[User:പ്രശോഭ് രവി|പ്രശോഭ് രവി]] |26 | |- |1606 |[[User:Maheenasmkollam|Maheenasmkollam]] |26 | |- |1607 |[[User:Rajivpanapuzha|Rajivpanapuzha]] |26 | |- |1608 |[[User:ജോർജ്ജ് മുട്ടത്തിൽ|ജോർജ്ജ് മുട്ടത്തിൽ]] |26 | |- |1609 |[[User:ANEES MKC|ANEES MKC]] |26 | |- |1610 |[[User:Devikrupa|Devikrupa]] |26 | |- |1611 |[[User:Jasiya Rakheeb|Jasiya Rakheeb]] |26 | |- |1612 |[[User:അരുൺ. എസ്|അരുൺ. എസ്]] |26 | |- |1613 |[[User:Gopikamaya|Gopikamaya]] |26 | |- |1614 |[[User:Harisiv|Harisiv]] |26 | |- |1615 |[[User:Kuriakose Niranam|Kuriakose Niranam]] |25 | |- |1616 |[[User:Sreejith SA kerala|Sreejith SA kerala]] |25 | |- |1617 |[[User:Roshantrv|Roshantrv]] |25 | |- |1618 |[[User:Radhakrishnan kcd|Radhakrishnan kcd]] |25 | |- |1619 |[[User:ചാലക്കുടിക്കാരൻ ചങ്ങായി|ചാലക്കുടിക്കാരൻ ചങ്ങായി]] |25 | |- |1620 |[[User:Arunr4240|Arunr4240]] |25 | |- |1621 |[[User:അംഅം|അംഅം]] |25 | |- |1622 |[[User:കാണി|കാണി]] |25 | |- |1623 |[[User:ABVE|ABVE]] |25 | |- |1624 |[[User:Anakuzhy|Anakuzhy]] |25 | |- |1625 |[[User:Viswam|Viswam]] |25 | |- |1626 |[[User:കുര്യാക്കോസ്|കുര്യാക്കോസ്]] |25 | |- |1627 |[[User:Anoopas|Anoopas]] |25 | |- |1628 |[[User:Adithyan|Adithyan]] |25 | |- |1629 |[[User:Sx|Sx]] |25 | |- |1630 |[[User:GerardM|GerardM]] |25 | |- |1631 |[[User:StigBot|StigBot]] |25 |യന്ത്രം |- |1632 |[[User:Sardur|Sardur]] |25 | |- |1633 |[[User:Magicbose|Magicbose]] |25 | |- |1634 |[[User:Russavia|Russavia]] |25 | |- |1635 |[[User:Zxabot|Zxabot]] |25 |യന്ത്രം |- |1636 |[[User:Marcok|Marcok]] |25 | |- |1637 |[[User:Brihaspathi|Brihaspathi]] |25 | |- |1638 |[[User:Prashant|Prashant]] |25 | |- |1639 |[[User:Nmkuttiady|Nmkuttiady]] |25 | |- |1640 |[[User:Harithakan|Harithakan]] |25 | |- |1641 |[[User:Jomon999666|Jomon999666]] |25 | |- |1642 |[[User:Ras67|Ras67]] |25 | |- |1643 |[[User:Materialscientist|Materialscientist]] |25 | |- |1644 |[[User:Visakharaja|Visakharaja]] |25 | |- |1645 |[[User:Bill william compton|Bill william compton]] |25 | |- |1646 |[[User:Anonyantony|Anonyantony]] |25 | |- |1647 |[[User:Midhunmohanvm|Midhunmohanvm]] |25 | |- |1648 |[[User:Sureshbabuvvkv|Sureshbabuvvkv]] |25 | |- |1649 |[[User:Dileepunnikri|Dileepunnikri]] |25 | |- |1650 |[[User:Asmiyass|Asmiyass]] |25 | |- |1651 |[[User:Vsthrissur1995|Vsthrissur1995]] |25 | |- |1652 |[[User:Raveendranadhan KN|Raveendranadhan KN]] |25 | |- |1653 |[[User:Pradyotham|Pradyotham]] |25 | |- |1654 |[[User:Lijovklm|Lijovklm]] |25 | |- |1655 |[[User:Sriharitvm|Sriharitvm]] |25 | |- |1656 |[[User:Tomskonumadam1|Tomskonumadam1]] |25 | |- |1657 |[[User:Jaleelabdul|Jaleelabdul]] |25 | |- |1658 |[[User:Subhash mohanraj|Subhash mohanraj]] |25 | |- |1659 |[[User:Paanavalli|Paanavalli]] |25 | |- |1660 |[[User:Abhinand p s iyyad|Abhinand p s iyyad]] |25 | |- |1661 |[[User:Ashwinnambiarm|Ashwinnambiarm]] |25 | |- |1662 |[[User:Aneeskdr|Aneeskdr]] |25 | |- |1663 |[[User:Irfan kottaparamban|Irfan kottaparamban]] |25 | |- |1664 |[[User:Wim b|Wim b]] |24 | |- |1665 |[[User:Thahirkm07|Thahirkm07]] |24 | |- |1666 |[[User:Nishad K Saleem|Nishad K Saleem]] |24 | |- |1667 |[[User:Sreyasmohan|Sreyasmohan]] |24 | |- |1668 |[[User:Kariyara|Kariyara]] |24 | |- |1669 |[[User:പയാളം|പയാളം]] |24 | |- |1670 |[[User:Anaghareman|Anaghareman]] |24 | |- |1671 |[[User:Agnostos Theos|Agnostos Theos]] |24 | |- |1672 |[[User:A1Cafel|A1Cafel]] |24 | |- |1673 |[[User:Unni vaibhav|Unni vaibhav]] |24 | |- |1674 |[[User:Eniisi Lisika|Eniisi Lisika]] |24 | |- |1675 |[[User:Abhirami Forestry|Abhirami Forestry]] |24 | |- |1676 |[[User:TVAbdurahimankutty|TVAbdurahimankutty]] |24 | |- |1677 |[[User:ശ്യാം പ്രസാദ്|ശ്യാം പ്രസാദ്]] |24 | |- |1678 |[[User:Alwinks137|Alwinks137]] |24 | |- |1679 |[[User:Eihel|Eihel]] |24 | |- |1680 |[[User:Nikh.vr|Nikh.vr]] |24 | |- |1681 |[[User:Haneeshvkn1|Haneeshvkn1]] |24 | |- |1682 |[[User:Alokayathan|Alokayathan]] |24 | |- |1683 |[[User:Irfan ckr|Irfan ckr]] |24 | |- |1684 |[[User:S.Chandrasekharan Nair~mlwiki|S.Chandrasekharan Nair~mlwiki]] |24 | |- |1685 |[[User:Pramuq|Pramuq]] |24 | |- |1686 |[[User:Nibujohn|Nibujohn]] |24 | |- |1687 |[[User:Sexylady|Sexylady]] |24 | |- |1688 |[[User:Riasnelli|Riasnelli]] |24 | |- |1689 |[[User:Wellwisher~mlwiki|Wellwisher~mlwiki]] |24 | |- |1690 |[[User:Ajithchandra|Ajithchandra]] |24 | |- |1691 |[[User:Unnikris|Unnikris]] |24 | |- |1692 |[[User:Chinchu.c|Chinchu.c]] |24 | |- |1693 |[[User:രാജീവ് വി|രാജീവ് വി]] |24 | |- |1694 |[[User:Nora72|Nora72]] |24 | |- |1695 |[[User:Anasmp|Anasmp]] |24 | |- |1696 |[[User:Sameerct|Sameerct]] |24 | |- |1697 |[[User:Najupallikkal|Najupallikkal]] |24 | |- |1698 |[[User:Vsmahesh|Vsmahesh]] |24 | |- |1699 |[[User:Averaver|Averaver]] |24 | |- |1700 |[[User:Mubarak1447|Mubarak1447]] |24 | |- |1701 |[[User:Hoo User Page Bot|Hoo User Page Bot]] |24 | |- |1702 |[[User:Abhiabhi.abhilash7|Abhiabhi.abhilash7]] |24 | |- |1703 |[[User:Abhianand|Abhianand]] |24 | |- |1704 |[[User:Reju.kaipreth|Reju.kaipreth]] |24 | |- |1705 |[[User:ReyBrujo|ReyBrujo]] |23 | |- |1706 |[[User:Me Haridas|Me Haridas]] |23 | |- |1707 |[[User:Ebynair|Ebynair]] |23 | |- |1708 |[[User:Dingismi|Dingismi]] |23 | |- |1709 |[[User:ആകാശ്|ആകാശ്]] |23 | |- |1710 |[[User:Mercy|Mercy]] |23 | |- |1711 |[[User:Hercule|Hercule]] |23 | |- |1712 |[[User:Romaine|Romaine]] |23 | |- |1713 |[[User:Leszek Jańczuk|Leszek Jańczuk]] |23 | |- |1714 |[[User:Rsajan|Rsajan]] |23 | |- |1715 |[[User:Merlissimo|Merlissimo]] |23 | |- |1716 |[[User:Sreekerala|Sreekerala]] |23 | |- |1717 |[[User:Shankara 2000|Shankara 2000]] |23 | |- |1718 |[[User:Rschen7754|Rschen7754]] |23 | |- |1719 |[[User:BRUTE|BRUTE]] |23 | |- |1720 |[[User:Zscout370|Zscout370]] |23 | |- |1721 |[[User:Rohithmvk|Rohithmvk]] |23 | |- |1722 |[[User:Anaghalakshmeeka|Anaghalakshmeeka]] |23 | |- |1723 |[[User:Krassotkin|Krassotkin]] |23 | |- |1724 |[[User:Mvalappil|Mvalappil]] |23 | |- |1725 |[[User:Malarz pl|Malarz pl]] |23 | |- |1726 |[[User:Amjadaliem|Amjadaliem]] |23 | |- |1727 |[[User:Hariprasad.ka|Hariprasad.ka]] |23 | |- |1728 |[[User:മൃദുൽ|മൃദുൽ]] |23 | |- |1729 |[[User:Subinthottil|Subinthottil]] |23 | |- |1730 |[[User:Marunadanmalayali|Marunadanmalayali]] |23 | |- |1731 |[[User:Aliwal2012|Aliwal2012]] |23 | |- |1732 |[[User:Nibumjohn|Nibumjohn]] |23 | |- |1733 |[[User:Muhammednishadkashifi|Muhammednishadkashifi]] |23 | |- |1734 |[[User:Joshina|Joshina]] |23 | |- |1735 |[[User:Akhil thundiyil|Akhil thundiyil]] |23 | |- |1736 |[[User:Ajeshkg|Ajeshkg]] |23 | |- |1737 |[[User:S84thomas|S84thomas]] |23 | |- |1738 |[[User:സില്വാനസ്|സില്വാനസ്]] |23 | |- |1739 |[[User:Kcarun17|Kcarun17]] |23 | |- |1740 |[[User:Marakkulamkunnu|Marakkulamkunnu]] |23 | |- |1741 |[[User:Arunmr bharath|Arunmr bharath]] |23 | |- |1742 |[[User:J ansari|J ansari]] |23 | |- |1743 |[[User:Vaishaked|Vaishaked]] |23 | |- |1744 |[[User:Plant Village Charitable Society|Plant Village Charitable Society]] |23 | |- |1745 |[[User:Najamehjabin1998|Najamehjabin1998]] |23 | |- |1746 |[[User:Aiswarya1999|Aiswarya1999]] |23 | |- |1747 |[[User:Muhammednihal|Muhammednihal]] |23 | |- |1748 |[[User:Hinduisam|Hinduisam]] |23 | |- |1749 |[[User:Mayookhkvm|Mayookhkvm]] |23 | |- |1750 |[[User:Arjun mani|Arjun mani]] |23 | |- |1751 |[[User:Casablanca film corner|Casablanca film corner]] |22 | |- |1752 |[[User:Salihmcs|Salihmcs]] |22 | |- |1753 |[[User:Rajvardhanmehra|Rajvardhanmehra]] |22 | |- |1754 |[[User:Sahridayalokam|Sahridayalokam]] |22 | |- |1755 |[[User:Peemurali|Peemurali]] |22 | |- |1756 |[[User:Muhammedd ansar|Muhammedd ansar]] |22 | |- |1757 |[[User:Md. Golam Mukit Khan|Md. Golam Mukit Khan]] |22 | |- |1758 |[[User:Akhil Raj S Kadakkal|Akhil Raj S Kadakkal]] |22 | |- |1759 |[[User:Mechangkara|Mechangkara]] |22 | |- |1760 |[[User:Josedathil|Josedathil]] |22 | |- |1761 |[[User:Mohammedhasifak|Mohammedhasifak]] |22 | |- |1762 |[[User:Vijind sahal|Vijind sahal]] |22 | |- |1763 |[[User:Sinan 2004|Sinan 2004]] |22 | |- |1764 |[[User:Amal Velloor|Amal Velloor]] |22 | |- |1765 |[[User:Abduvallappuzha|Abduvallappuzha]] |22 | |- |1766 |[[User:Shinysajan|Shinysajan]] |22 | |- |1767 |[[User:JasminBabu|JasminBabu]] |22 | |- |1768 |[[User:Khurfanahdi|Khurfanahdi]] |22 | |- |1769 |[[User:Apletters|Apletters]] |22 | |- |1770 |[[User:Abhijanamwiki|Abhijanamwiki]] |22 | |- |1771 |[[User:Sanucholayil|Sanucholayil]] |22 | |- |1772 |[[User:Pjvaidyan|Pjvaidyan]] |22 | |- |1773 |[[User:Vanished user 24kwjf10h32h|Vanished user 24kwjf10h32h]] |22 | |- |1774 |[[User:Nambiarmpc|Nambiarmpc]] |22 | |- |1775 |[[User:Jasim|Jasim]] |22 | |- |1776 |[[User:Namithavk|Namithavk]] |22 | |- |1777 |[[User:Sankar shr|Sankar shr]] |22 | |- |1778 |[[User:Bajpan|Bajpan]] |22 | |- |1779 |[[User:Kaldari|Kaldari]] |22 | |- |1780 |[[User:Khader patteppadam|Khader patteppadam]] |22 | |- |1781 |[[User:Irshadkadayil|Irshadkadayil]] |22 | |- |1782 |[[User:INeverCry|INeverCry]] |22 | |- |1783 |[[User:Mardus|Mardus]] |22 | |- |1784 |[[User:Subisasankan|Subisasankan]] |22 | |- |1785 |[[User:അർപ്പൺ|അർപ്പൺ]] |22 | |- |1786 |[[User:Zeeshankm|Zeeshankm]] |22 | |- |1787 |[[User:Sarath nedumangad|Sarath nedumangad]] |22 | |- |1788 |[[User:Afsalkilayil|Afsalkilayil]] |22 | |- |1789 |[[User:Masum Ibn Musa|Masum Ibn Musa]] |22 | |- |1790 |[[User:Arjunkarappayil|Arjunkarappayil]] |22 | |- |1791 |[[User:Moralmedia|Moralmedia]] |22 | |- |1792 |[[User:Binusasidharan|Binusasidharan]] |22 | |- |1793 |[[User:Sivan kottiyoor|Sivan kottiyoor]] |22 | |- |1794 |[[User:Zudhiz|Zudhiz]] |22 | |- |1795 |[[User:Fakrudeen Bava|Fakrudeen Bava]] |22 | |- |1796 |[[User:THOMAS LINET|THOMAS LINET]] |22 | |- |1797 |[[User:Dhipujoy|Dhipujoy]] |22 | |- |1798 |[[User:BIDHUN BNK|BIDHUN BNK]] |22 | |- |1799 |[[User:Nirmal Mpm|Nirmal Mpm]] |22 | |- |1800 |[[User:Drbsbinu|Drbsbinu]] |22 | |- |1801 |[[User:Sanil6626|Sanil6626]] |22 | |- |1802 |[[User:ShafiKotayil|ShafiKotayil]] |22 | |- |1803 |[[User:Rajmohankumar|Rajmohankumar]] |22 | |- |1804 |[[User:NicoScribe|NicoScribe]] |22 | |- |1805 |[[User:Arunwebber|Arunwebber]] |21 | |- |1806 |[[User:MESMERINE|MESMERINE]] |21 | |- |1807 |[[User:ഭാഗ്യശ്രീ|ഭാഗ്യശ്രീ]] |21 | |- |1808 |[[User:Prajaneeshp|Prajaneeshp]] |21 | |- |1809 |[[User:Expertsleuth|Expertsleuth]] |21 | |- |1810 |[[User:Prethish|Prethish]] |21 | |- |1811 |[[User:Aldnonymous|Aldnonymous]] |21 | |- |1812 |[[User:Tachs|Tachs]] |21 | |- |1813 |[[User:Rajeshkurisinkal|Rajeshkurisinkal]] |21 | |- |1814 |[[User:Rajeshpanikkar|Rajeshpanikkar]] |21 | |- |1815 |[[User:Vyasamuni|Vyasamuni]] |21 | |- |1816 |[[User:Bukhari~mlwiki|Bukhari~mlwiki]] |21 | |- |1817 |[[User:Akhil Ashok kp|Akhil Ashok kp]] |21 | |- |1818 |[[User:Biplab Anand|Biplab Anand]] |21 | |- |1819 |[[User:Profpremrajpushpakaran|Profpremrajpushpakaran]] |21 | |- |1820 |[[User:Minusarapaul|Minusarapaul]] |21 | |- |1821 |[[User:Parvathy ashika|Parvathy ashika]] |21 | |- |1822 |[[User:Thalassery|Thalassery]] |21 | |- |1823 |[[User:Aneeshkumarcheklavar|Aneeshkumarcheklavar]] |21 | |- |1824 |[[User:Suyash.dwivedi|Suyash.dwivedi]] |21 | |- |1825 |[[User:Aneeshcea|Aneeshcea]] |21 | |- |1826 |[[User:Sahad033|Sahad033]] |21 | |- |1827 |[[User:Lijo v j|Lijo v j]] |21 | |- |1828 |[[User:CP Jamaludheen|CP Jamaludheen]] |21 | |- |1829 |[[User:Pukasa|Pukasa]] |21 | |- |1830 |[[User:Mamatha N A|Mamatha N A]] |21 | |- |1831 |[[User:Swalihchemmad|Swalihchemmad]] |21 | |- |1832 |[[User:Athulya Ajith|Athulya Ajith]] |21 | |- |1833 |[[User:Shreyasupadhya|Shreyasupadhya]] |21 | |- |1834 |[[User:Tottu777|Tottu777]] |21 | |- |1835 |[[User:Lithkizhunna|Lithkizhunna]] |21 | |- |1836 |[[User:തിരുവണ്ണൂർ സുധീഷ്|തിരുവണ്ണൂർ സുധീഷ്]] |21 | |- |1837 |[[User:Akhilpantony|Akhilpantony]] |21 | |- |1838 |[[User:Madurima|Madurima]] |21 | |- |1839 |[[User:തിരഞ്ഞെടുപ്പ്|തിരഞ്ഞെടുപ്പ്]] |21 | |- |1840 |[[User:Faisu omr|Faisu omr]] |21 | |- |1841 |[[User:Ainz Ooal Gown|Ainz Ooal Gown]] |21 | |- |1842 |[[User:സുനി ജോസഫ്|സുനി ജോസഫ്]] |21 | |- |1843 |[[User:Hithesh Venugopal|Hithesh Venugopal]] |21 | |- |1844 |[[User:Anjooran|Anjooran]] |21 | |- |1845 |[[User:Raghu.kuttan~mlwiki|Raghu.kuttan~mlwiki]] |21 | |- |1846 |[[User:Webmailnet|Webmailnet]] |21 | |- |1847 |[[User:Padma George|Padma George]] |21 | |- |1848 |[[User:Ashraf a a~mlwiki|Ashraf a a~mlwiki]] |21 | |- |1849 |[[User:MF-Warburg|MF-Warburg]] |21 | |- |1850 |[[User:വിക്കിമേസ്തിരി|വിക്കിമേസ്തിരി]] |21 | |- |1851 |[[User:Payalam|Payalam]] |21 | |- |1852 |[[User:Tlustulimu|Tlustulimu]] |21 | |- |1853 |[[User:Sojo~mlwiki|Sojo~mlwiki]] |21 | |- |1854 |[[User:Taketa|Taketa]] |21 | |- |1855 |[[User:Sajeev2008|Sajeev2008]] |21 | |- |1856 |[[User:Kanaser|Kanaser]] |21 | |- |1857 |[[User:Kunnuvaram|Kunnuvaram]] |21 | |- |1858 |[[User:സൂരജ്|സൂരജ്]] |21 | |- |1859 |[[User:Kuttan.Thampuran|Kuttan.Thampuran]] |21 | |- |1860 |[[User:MisterWiki|MisterWiki]] |21 | |- |1861 |[[User:Rxy|Rxy]] |21 | |- |1862 |[[User:Beniza|Beniza]] |21 | |- |1863 |[[User:Soorajkenoth|Soorajkenoth]] |21 |autopatrolled |- |1864 |[[User:Anandks007|Anandks007]] |21 | |- |1865 |[[User:Septembermorgen|Septembermorgen]] |21 | |- |1866 |[[User:Shani.malu|Shani.malu]] |21 | |- |1867 |[[User:Satha|Satha]] |21 | |- |1868 |[[User:Iste Praetor|Iste Praetor]] |21 | |- |1869 |[[User:Bhagyap06|Bhagyap06]] |21 | |- |1870 |[[User:Mh7kJ|Mh7kJ]] |21 | |- |1871 |[[User:Thewine|Thewine]] |21 | |- |1872 |[[User:Noushuezhur|Noushuezhur]] |21 | |- |1873 |[[User:Narayananchedichery|Narayananchedichery]] |21 | |- |1874 |[[User:Shelmy.Paulose|Shelmy.Paulose]] |21 | |- |1875 |[[User:Érico|Érico]] |21 | |- |1876 |[[User:Kirthu2012|Kirthu2012]] |21 | |- |1877 |[[User:Cbjonson|Cbjonson]] |21 | |- |1878 |[[User:Ramesh Kunnappully|Ramesh Kunnappully]] |21 | |- |1879 |[[User:Thamarappalli|Thamarappalli]] |20 | |- |1880 |[[User:Bhavana~mlwiki|Bhavana~mlwiki]] |20 | |- |1881 |[[User:Vargenau|Vargenau]] |20 | |- |1882 |[[User:Anijoseph|Anijoseph]] |20 | |- |1883 |[[User:Paivakil|Paivakil]] |20 | |- |1884 |[[User:Nipisiquit|Nipisiquit]] |20 | |- |1885 |[[User:Mallu wiki|Mallu wiki]] |20 | |- |1886 |[[User:Ejs-80|Ejs-80]] |20 | |- |1887 |[[User:Ssaa08~mlwiki|Ssaa08~mlwiki]] |20 | |- |1888 |[[User:Josephvk|Josephvk]] |20 | |- |1889 |[[User:Tkpramodkumar|Tkpramodkumar]] |20 | |- |1890 |[[User:Berthold Werner|Berthold Werner]] |20 | |- |1891 |[[User:Bindusopanam|Bindusopanam]] |20 | |- |1892 |[[User:Jovianeye|Jovianeye]] |20 | |- |1893 |[[User:Jfblanc|Jfblanc]] |20 | |- |1894 |[[User:Quentinv57|Quentinv57]] |20 | |- |1895 |[[User:Anoopmsp|Anoopmsp]] |20 | |- |1896 |[[User:Mlwikiblr3|Mlwikiblr3]] |20 | |- |1897 |[[User:Muruganmes|Muruganmes]] |20 | |- |1898 |[[User:Addihockey10|Addihockey10]] |20 | |- |1899 |[[User:Mira12|Mira12]] |20 | |- |1900 |[[User:Shahidepikkad|Shahidepikkad]] |20 | |- |1901 |[[User:Sreecanthr|Sreecanthr]] |20 | |- |1902 |[[User:Wikiupdates10|Wikiupdates10]] |20 | |- |1903 |[[User:Kasirbot|Kasirbot]] |20 | |- |1904 |[[User:Pradeepkumarpk51|Pradeepkumarpk51]] |20 | |- |1905 |[[User:Swagath.orange|Swagath.orange]] |20 | |- |1906 |[[User:Jadeertk|Jadeertk]] |20 | |- |1907 |[[User:Avocato|Avocato]] |20 | |- |1908 |[[User:Shakeermukkam|Shakeermukkam]] |20 | |- |1909 |[[User:GEENO135|GEENO135]] |20 | |- |1910 |[[User:Thamizhpparithi Maari|Thamizhpparithi Maari]] |20 | |- |1911 |[[User:Shaji.tu|Shaji.tu]] |20 | |- |1912 |[[User:Anju Habeeb|Anju Habeeb]] |20 | |- |1913 |[[User:Siya.sherif|Siya.sherif]] |20 | |- |1914 |[[User:NahidSultan|NahidSultan]] |20 | |- |1915 |[[User:DP Raja|DP Raja]] |20 | |- |1916 |[[User:Bijuraj rk|Bijuraj rk]] |20 | |- |1917 |[[User:Samad150283|Samad150283]] |20 | |- |1918 |[[User:Johnuniq|Johnuniq]] |20 | |- |1919 |[[User:Pournami12|Pournami12]] |20 | |- |1920 |[[User:Kiran U|Kiran U]] |20 | |- |1921 |[[User:Sushaama|Sushaama]] |20 | |- |1922 |[[User:Prathew|Prathew]] |20 | |- |1923 |[[User:Antonet|Antonet]] |20 | |- |1924 |[[User:Great Brightstar|Great Brightstar]] |20 | |- |1925 |[[User:Saqafiwp|Saqafiwp]] |20 | |- |1926 |[[User:Abhay K Vincent|Abhay K Vincent]] |20 | |- |1927 |[[User:Abinbiju|Abinbiju]] |20 | |- |1928 |[[User:Wikiforrevolution|Wikiforrevolution]] |20 | |- |1929 |[[User:Pradeesh Abraham|Pradeesh Abraham]] |20 | |- |1930 |[[User:HakanIST|HakanIST]] |20 | |- |1931 |[[User:Princetvm|Princetvm]] |20 | |- |1932 |[[User:സുനിൽ ദേവ്|സുനിൽ ദേവ്]] |20 | |- |1933 |[[User:Meenunnii|Meenunnii]] |20 | |- |1934 |[[User:Lijeeshpv|Lijeeshpv]] |20 | |- |1935 |[[User:Vishnu Vichus|Vishnu Vichus]] |20 | |- |1936 |[[User:Premjithchampad|Premjithchampad]] |20 | |- |1937 |[[User:Satath pv|Satath pv]] |20 | |- |1938 |[[User:Ramanvaidyar|Ramanvaidyar]] |20 | |- |1939 |[[User:Anvar MK Kareparamb|Anvar MK Kareparamb]] |20 | |- |1940 |[[User:Asifnas|Asifnas]] |20 | |- |1941 |[[User:Dr m b manoj kerala|Dr m b manoj kerala]] |20 | |- |1942 |[[User:Jinujohnt|Jinujohnt]] |20 | |- |1943 |[[User:Adv vs joy|Adv vs joy]] |20 | |- |1944 |[[User:Akhil C Prasad|Akhil C Prasad]] |20 | |- |1945 |[[User:123VishnuOnline|123VishnuOnline]] |20 | |- |1946 |[[User:Soul997|Soul997]] |20 | |- |1947 |[[User:Madmarar101512|Madmarar101512]] |20 | |- |1948 |[[User:Navas perumbavoor|Navas perumbavoor]] |20 | |- |1949 |[[User:Suryarijumon|Suryarijumon]] |20 | |- |1950 |[[User:Anas engapuzha|Anas engapuzha]] |20 | |- |1951 |[[User:Rahulmenon1989|Rahulmenon1989]] |20 | |- |1952 |[[User:Dr.Gemologist|Dr.Gemologist]] |20 | |- |1953 |[[User:Beecy|Beecy]] |19 | |- |1954 |[[User:Baiju Subrahmanian|Baiju Subrahmanian]] |19 | |- |1955 |[[User:Kinnuksomani|Kinnuksomani]] |19 | |- |1956 |[[User:റോബിൻ|റോബിൻ]] |19 | |- |1957 |[[User:XXBlackburnXx|XXBlackburnXx]] |19 | |- |1958 |[[User:Telvardhanmehra|Telvardhanmehra]] |19 | |- |1959 |[[User:Pranabchinnu|Pranabchinnu]] |19 | |- |1960 |[[User:Chiefoss|Chiefoss]] |19 | |- |1961 |[[User:പ്രസാദ് കണ്ടക്കൈ|പ്രസാദ് കണ്ടക്കൈ]] |19 | |- |1962 |[[User:Shahananizam|Shahananizam]] |19 | |- |1963 |[[User:Ajithasimhan|Ajithasimhan]] |19 | |- |1964 |[[User:Amal Sudarsanan S|Amal Sudarsanan S]] |19 | |- |1965 |[[User:Suvaiba sherin|Suvaiba sherin]] |19 | |- |1966 |[[User:Saranya palassery|Saranya palassery]] |19 | |- |1967 |[[User:Asfiwne|Asfiwne]] |19 | |- |1968 |[[User:Arunmohan1991|Arunmohan1991]] |19 | |- |1969 |[[User:ShibinAzhikode|ShibinAzhikode]] |19 | |- |1970 |[[User:Ikrafeeq|Ikrafeeq]] |19 | |- |1971 |[[User:Sajansamuel|Sajansamuel]] |19 | |- |1972 |[[User:Arun.gangadharan|Arun.gangadharan]] |19 | |- |1973 |[[User:Bineeshvm99|Bineeshvm99]] |19 | |- |1974 |[[User:Shiju2166|Shiju2166]] |19 | |- |1975 |[[User:Zwobot|Zwobot]] |19 | |- |1976 |[[User:Gnkant|Gnkant]] |19 | |- |1977 |[[User:Vinay~mlwiki|Vinay~mlwiki]] |19 | |- |1978 |[[User:Suresh mallappally|Suresh mallappally]] |19 | |- |1979 |[[User:Asfarer|Asfarer]] |19 | |- |1980 |[[User:Niyazib|Niyazib]] |19 | |- |1981 |[[User:Sreevasthav|Sreevasthav]] |19 | |- |1982 |[[User:Jmarchn|Jmarchn]] |19 | |- |1983 |[[User:Shanojnair|Shanojnair]] |19 | |- |1984 |[[User:Samharamoorthi|Samharamoorthi]] |19 | |- |1985 |[[User:Prakashkpc|Prakashkpc]] |19 | |- |1986 |[[User:റസൽ ഗോപിനാഥൻ|റസൽ ഗോപിനാഥൻ]] |19 | |- |1987 |[[User:Anjupk|Anjupk]] |19 | |- |1988 |[[User:Yogakshemasabha|Yogakshemasabha]] |19 | |- |1989 |[[User:Shibin.mn|Shibin.mn]] |19 | |- |1990 |[[User:Shantham11|Shantham11]] |19 | |- |1991 |[[User:Parakuth|Parakuth]] |19 | |- |1992 |[[User:Astrologer Vijaykumar|Astrologer Vijaykumar]] |19 | |- |1993 |[[User:Vinodsreehari|Vinodsreehari]] |19 | |- |1994 |[[User:Yogeshkollam|Yogeshkollam]] |19 | |- |1995 |[[User:Valsaladevi|Valsaladevi]] |19 | |- |1996 |[[User:Rijeshcv|Rijeshcv]] |19 | |- |1997 |[[User:Neechalkaran|Neechalkaran]] |19 | |- |1998 |[[User:Daniel Mietchen|Daniel Mietchen]] |19 | |- |1999 |[[User:Riyaaas|Riyaaas]] |19 | |- |2000 |[[User:Aswinsnair12345|Aswinsnair12345]] |19 | |- |} 4w7ml2ywev8nsdfbxh3kprj3dam5yyr വിക്കിപീഡിയ:ടെക് വാർത്തകൾ 4 517164 4634195 4632567 2026-06-29T11:47:36Z MediaWiki message delivery 53155 /* Tech News: 2026-27 */ പുതിയ ഉപവിഭാഗം 4634195 wikitext text/x-wiki {{prettyurl|Wikipedia:Tech news}} ടെക് വാർത്തകൾ == [[m:Special:MyLanguage/Tech/News/2020/30|Tech News: 2020-30]] == <section begin="technews-2020-W30"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/30|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''സമീപകാല മാറ്റങ്ങൾ''' * ഒരു താൽ‌ക്കാലിക പരിഹാരം വിക്കികൾ‌ക്ക് അവരുടെ പ്രധാന പേജുകളെ കൂടുതൽ‌ മൊബൈൽ‌ സൗഹൃദമാക്കാൻ സഹായിച്ചിരുന്നു. ഇത് 2012 ലായിരുന്നു. 2017 മുതൽ ഇത് ശുപാർശ ചെയ്യാറില്ല. മൊബൈലിലെ പ്രധാന പേജിന്റെ പ്രത്യേക കേസിംഗ് ജൂലൈ 14 ന് പ്രവർത്തനം നിർത്തി. 60 വിക്കികളുടെ പ്രധാന പേജുകൾ ഇപ്പോൾ മൊബൈലിൽ നന്നായി പ്രവർത്തിക്കുന്നില്ല. ഏതൊക്കെയാണവ, അത് എങ്ങനെ ശരിയാക്കാം, എങ്ങനെ സഹായം നേടാം എന്നിവയൊക്കെ നിങ്ങൾക്ക് [[phab:T254287|ഫബ്രിക്കേറ്ററിൽ]] കാണാൻ സാധിക്കും. ടെക് ന്യൂസിന്റെ [[m:Special:MyLanguage/Tech/News/2020/24|2020/24]] ലക്കത്തിലും, [[m:Special:MyLanguage/Tech/News/2020/26| 2020/26]] ലക്കത്തിലും ഇതേ പ്രശ്‌നം റിപ്പോർട്ടുചെയ്‌തതാണ്. '''പ്രശ്നങ്ങൾ''' * ഇന്റർലാംഗ്വേജ് ലിങ്കുകളിൽ ഒരു പ്രശ്നമുണ്ടായി. മറ്റൊരു ഭാഷയിൽ ഒരു നിർദ്ദിഷ്ട പേജ് കണ്ടെത്താൻ സഹായിക്കുന്ന ലിങ്കുകളാണ് ഇന്റർലാംഗ്വേജ് ലിങ്കുകൾ. തരംതിരിക്കൽ പ്രക്രിയ തകർക്കപ്പെട്ടു. ഡവലപ്പർമാർ ഒരു പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. [https://phabricator.wikimedia.org/T257625] * ചില ഉപയോക്താക്കൾക്ക് ഒരേ ഇവന്റിന്റെ അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇവയിൽ ചിലത് പഴയ സംഭവങ്ങളാണ്. [https://phabricator.wikimedia.org/T257714] * ചില ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യുന്നതിൽ പ്രശ്‌നമുണ്ട്. ഇത് ഒരുപക്ഷേ ഒരു [[:w:en:HTTP cookie|ബ്രൗസർ കുക്കി]] പ്രശ്നമാകാം. ഡവലപ്പർമാർ പ്രശ്നം മനസിലാക്കുന്നതിനായി പ്രവർത്തിക്കുന്നു. നിങ്ങൾക്ക് ലോഗിൻ ചെയ്യുന്നതിൽ പ്രശ്നമുണ്ടെങ്കിൽ വിശദാംശങ്ങൾ [[phab:T258121|ഫബ്രിക്കേറ്ററിൽ]] കാണാൻ സാധിക്കും. [https://phabricator.wikimedia.org/T258121] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.1|പുതിയ പതിപ്പ്]] {{#time:j xg|2020-07-21|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-07-22|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-07-23|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''ഭാവിയിലെ മാറ്റങ്ങൾ''' * <code>{{int:printableversion}}</code> എന്നൊരു ലിങ്ക് ഉണ്ട്. ഇത് അപ്രത്യക്ഷമാകും. കാരണം, ഇപ്പോഴത്തെ വെബ് ബ്രൗസറുകൾ‌ക്ക് പ്രിന്റ് ചെയ്യാൻ കഴിയുന്ന ഒരു പതിപ്പ് സൃഷ്‌ടിക്കാനും അല്ലെങ്കിൽ‌ അത് പ്രിന്റ് ചെയ്യാമ്പോൾ എങ്ങനെ കാണപ്പെടുമെന്ന് കാണിക്കാനും ഉള്ള സംവിധാനം ഉണ്ട്. [https://phabricator.wikimedia.org/T167956] '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/30|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W30"/> 19:13, 20 ജൂലൈ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/31|Tech News: 2020-31]] == <section begin="technews-2020-W31"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/31|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''സമീപകാല മാറ്റങ്ങൾ''' * [[m:Small wiki toolkits/Starter kit|സ്റ്റാർട്ടർ കിറ്റ്]] ഇപ്പോൾ വിക്കി കമ്മ്യൂണിറ്റികൾക്കായി ലഭ്യമാണ്. ഈ പേജ് സാങ്കേതിക ഉറവിടങ്ങളും ഉപകരണങ്ങളും ശുപാർശകളും പട്ടികപ്പെടുത്തുന്നു. ഒരു വിക്കി പ്രവർത്തിപ്പിക്കുന്നതിന് ഇവ അത്യാവശ്യമാണ്. പരിമിതമായ കമ്മ്യൂണിറ്റി പരിചയം ഉള്ള ചെറിയ വിക്കികൾക്ക് ഇത് കൂടുതലും ഉപയോഗപ്രദമാണ്. [https://lists.wikimedia.org/pipermail/wikitech-l/2020-July/093633.html] * [[mw:Reading/Web/Desktop Improvements|ഡെസ്ക്ടോപ്പ് മെച്ചപ്പെടുത്തലുകൾ]] പ്രോജക്റ്റിന്റെ ആദ്യ സവിശേഷതകൾ എല്ലാ വിക്കികളിലും, ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. അവ ഉപയോഗിക്കുന്നതിന്, [[Special:Preferences#mw-prefsection-rendering|പ്രാദേശിക]] അല്ലെങ്കിൽ [[Special:GlobalPreferences#mw-prefsection-rendering|ആഗോള]] ക്രമീകരണങ്ങളിലെ, ''{{int:prefs-skin-prefs}}'' വിഭാഗത്തിലെ ''{{int:prefs-vector-enable-vector-1-label}}'' എന്ന ഓപ്ഷൻ അൺചെക്ക് ചെയ്യുക. കൂടുതൽ മെച്ചപ്പെടുത്തലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, കാത്തിരിക്കുക. [[mw:Talk:Reading/Web/Desktop Improvements|അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു]]. * [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] പല വിക്കികളിലും, UTCLiveClock എന്ന ഗാഡ്‌ജെറ്റ് ലഭ്യമാണ്. ഗാഡ്‌ജെറ്റ് [[:mw:MediaWiki:Gadget-UTCLiveClock.js|mediawiki.org- ൽ നിന്ന് നേരിട്ട്]] ഇംപോർട്ട് ചെയ്യുന്ന വിക്കികളിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ [[mw:MediaWiki_talk:Gadget-UTCLiveClock.js#Time_zones|UTC ക്ക് പകരം മറ്റ് സമയമേഖലകൾ തിരഞ്ഞെടുക്കാൻ കഴിയും]]. '''പ്രശ്നങ്ങൾ''' * [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] ‍മീഡിയാവിക്കിക്കായുള്ള ഡിപ്ലോയ്മെന്റ് ട്രെയിൻ ഈ ആഴ്ചയിൽ തടഞ്ഞിരിക്കുന്നു. [https://lists.wikimedia.org/pipermail/wikitech-l/2020-July/093640.html][https://phabricator.wikimedia.org/T257969] * വിവർത്തന-അറിയിപ്പ് ബോട്ട് എല്ലാ വിവർത്തകർക്കും ഒരേ സന്ദേശം ഒന്നിലധികം തവണ അയയ്ക്കുന്നുണ്ടായിരുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T144780] * ചില ഉപയോക്താക്കൾക്ക് ഒരേ അറിയിപ്പ് ഒന്നിലധികം തവണ ലഭിക്കുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T257766] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.2|പുതിയ പതിപ്പ്]] {{#time:j xg|2020-07-28|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-07-29|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-07-30|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.35/Roadmap|കലണ്ടർ]]). '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/31|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W31"/> 13:51, 27 ജൂലൈ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/32|Tech News: 2020-32]] == <section begin="technews-2020-W32"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/32|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''പ്രശ്നങ്ങൾ''' * [[mw:Wikidata Query Service|വിക്കിഡാറ്റ അന്വേഷണ സേവനത്തിലേക്കുള്ള]] എല്ലാ അന്വേഷണങ്ങളും ജൂലൈ 23 വ്യാഴാഴ്ച 17:50 നും 17:59 (UTC)നും ഇടയിൽ പരാജയപ്പെട്ടു. ചില ചോദ്യങ്ങൾ ഒരു നീണ്ട കാലയളവിൽ പരാജയപ്പെട്ടിരുന്നു. [https://wikitech.wikimedia.org/wiki/Incident_documentation/20200723-wdqs-outage] * കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്റർലാംഗ്വേജ് ലിങ്കുകൾ‌ തെറ്റായ ക്രമത്തിൽ ആയിരുന്നു. [[m:Special:MyLanguage/Tech/News/2020/30|രണ്ടാഴ്ച മുമ്പുള്ള ടെക് വാർത്തയിലും]] ഈ പ്രശ്നം പരാമർശിച്ചിരുന്നു. പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T257625] * [[Special:GlobalPreferences#mw-prefsection-rendering|ആഗോള ക്രമീകരണങ്ങളിലെ]] "{{int:prefs-vector-enable-vector-1-label}}" ഓപ്ഷനിൽ ഒരു പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഡവലപ്പർമാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. [https://phabricator.wikimedia.org/T258493] * വിക്കിബേസ് എക്സ്റ്റൻഷനിലെ ഒരു ബഗ് വിക്കിമീഡിയ കോമൺസിലെ പ്രധാന (പ്രമാണം) നാമമേഖലയിൽ (നെയിംസ്‌പെയ്‌സ്) "പേരുമാറ്റത്തിൽനിന്നുള്ള സംരക്ഷണം", "ഉണ്ടാക്കൽ സംരക്ഷണം" തുടങ്ങിയവയെ പ്രവർത്തനരഹിതമാക്കി. പുതിയ സംരക്ഷണങ്ങൾ ചേർക്കാനും നിലവിലുള്ള സംരക്ഷണങ്ങളിൽ മാറ്റംവരുത്താനും (താൾ സൃഷ്ടിക്കലും, തലക്കെട്ട് മാറ്റവും മറ്റും അനുവദിക്കുന്നത്) കഴിഞ്ഞിരുന്നില്ല. ഇത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T258323] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[mw:Special:MyLanguage/Extension:TimedMediaHandler/VideoJS Player|വീഡിയോ പ്ലെയർ]] ലളിതവും ആധുനികവുമായി മാറും. ഈ ആഴ്ചയിൽ നിലവിലെ ബീറ്റ സവിശേഷത മിക്ക വിക്കിപീഡിയ ഇതര വിക്കികളിലും എല്ലാവർക്കുമുള്ള വീഡിയോ പ്ലെയറായി മാറും. പഴയ പ്ലെയറിനെ നീക്കംചെയ്യും. [https://phabricator.wikimedia.org/T248418] * ഉപയോക്താക്കളുടെ <code>global.js</code>, <code>global.css</code> പേജുകൾ ഇപ്പോൾ മൊബൈൽ‌ സൈറ്റിലും ലോഡുചെയ്യപ്പെടും. മൊബൈൽ സ്കിന്നിൽ സ്റ്റൈലുകൾ പ്രയോഗിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് ഈ [[mw:Help:Extension:GlobalCssJs#Per-skin_customization|ഡോക്യുമെന്റേഷനിൽ]] നിങ്ങൾക്ക് വായിക്കാം. [https://phabricator.wikimedia.org/T138727] * [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] [[mw:Special:MyLanguage/Skin:MonoBook|മോണോബുക്ക്]] സ്കിന്നിൽ, <code>searchGoButton</code> എന്ന ഐഡന്റിഫയർ ഇപ്പോൾ <code>searchButton</code> എന്നാണ്. ഇത് CSS, JS ഗാഡ്‌ജെറ്റുകളെ ബാധിച്ചേക്കാം. മൈഗ്രേഷൻ നിർദ്ദേശങ്ങൾ [[phab:T255953|T255953]] ൽ കാണാം. ഇത് മുമ്പ് [[m:Special:MyLanguage/Tech/News/2020/27|27-ാമത്തെ ലക്കത്തിൽ]] ൽ പരാമർശിച്ചിരുന്നു. * [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] ചർച്ചകൾ പതിവായി ആർക്കൈവ് ചെയ്യുന്നതിന് ബോട്ട് ഓപ്പറേറ്റർമാർക്ക് പൈവിക്കിബോട്ട് ഉപയോഗിക്കാം. വലിയ ആർക്കൈവുകൾ തടയാൻ ബോട്ട് <code>counter</code> ഉപയോഗിക്കുന്ന രീതി മാറ്റി. [https://phabricator.wikimedia.org/T215247] * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.3|പുതിയ പതിപ്പ്]] {{#time:j xg|2020-08-04|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-08-05|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-08-06|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/32|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W32"/> 15:42, 3 ഓഗസ്റ്റ് 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/33|Tech News: 2020-33]] == <section begin="technews-2020-W33"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/33|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''സമീപകാല മാറ്റങ്ങൾ''' * ഓഗസ്റ്റ് ആദ്യ വാരത്തിൽ [[m:WMDE_Technical_Wishes/Move_files_to_Commons|ഫയൽഇംപോർട്ടറും ഫയൽ എക്സ്പോർട്ടറും]] എല്ലാ വിക്കികളിലെയും സ്റ്റാൻഡേർഡ് സവിശേഷതകളായി. യഥാർത്ഥ ഫയൽ വിവരങ്ങൾക്കും നാൾവഴിക്കും കേടുകൂടാതെ പ്രാദേശിക വിക്കികളിൽ നിന്ന് വിക്കിമീഡിയ കോമൺസിലേക്ക് പ്രമാണങ്ങൾ (ഫയലുകൾ) കൈമാറാൻ അവ നിങ്ങളെ സഹായിക്കുന്നു. [https://phabricator.wikimedia.org/T140462] '''പ്രശ്നങ്ങൾ''' * ആരാണ് അവസാനമായി എഡിറ്റുചെയ്തത് എന്നതിനെക്കുറിച്ച് മൊബൈൽ സ്കിൻ പേജിന്റെ ചുവടെ ഒരു സന്ദേശം പ്രദർശിപ്പിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ചില വിക്കിടെക്സ്റ്റ് ആണ് പ്രദർശിപ്പിച്ചിരുന്നത്. ഇത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [[mw:Structured Discussions|ഘടനാപരമായ ചർച്ചകളിലെയും]] [[mw:Content translation|ഉള്ളടക്ക വിവർത്തനത്തിലെയും]] ചില സന്ദേശങ്ങൾ ഇപ്പോഴും അസംസ്കൃത വിക്കിടെക്സ്റ്റായി ദൃശ്യമാകാം. ഡവലപ്പർമാർ അതിൽ പ്രവർത്തിക്കുന്നുണ്ട്. [https://phabricator.wikimedia.org/T259565] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.4|പുതിയ പതിപ്പ്]] {{#time:j xg|2020-08-11|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-08-12|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-08-13|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''ഭാവിയിലെ മാറ്റങ്ങൾ''' * എല്ലാ വിക്കികളിലും സെപ്റ്റംബർ 1 ന് കുറച്ച് മിനിറ്റ് നേരത്തേക്ക് എഡ്റ്റ് ചെയ്യാൻ സാധിക്കില്ല (Read-only). 13:30നും 15:30നും (UTC) ഇടയിൽ ആണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ടെക് വാർത്തകളിൽ പ്രസിദ്ധീകരിക്കും, മാത്രമല്ല വരും ആഴ്ചകളിൽ പ്രാദേശിക വിക്കികളിൽ അറിയിപ്പ് നൽകുന്നതായിരിക്കും. [https://phabricator.wikimedia.org/T243314][https://phabricator.wikimedia.org/T244808] '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/33|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W33"/> 16:06, 10 ഓഗസ്റ്റ് 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20353586 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/34|Tech News: 2020-34]] == <section begin="technews-2020-W34"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/34|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''സമീപകാല മാറ്റങ്ങൾ''' * മാറ്റം തിരസ്ക്കരിക്കുക (undo) എന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾ ഒരു എഡിറ്റ് പഴയപടിയാക്കുകയാണെങ്കിൽ, നിങ്ങളുടെ എഡിറ്റ് <code>തിരസ്ക്കരിക്കൽ</code> (<code>undo</code>) റ്റാഗ് ഉപയോഗിച്ച് അടയാളപ്പെടുത്താറുണ്ട്. മാറ്റം തിരസ്ക്കരിക്കുന്നതിനുമുമ്പ് എഡിറ്റ് വിൻഡോയിൽ നിങ്ങൾ ഒരു മാറ്റവും വരുത്തിയില്ലെങ്കിൽ മാത്രമേ ഇനി ഇത് സംഭവിക്കുകയുള്ളൂ. ഉപയോക്താക്കൾ യഥാർത്ഥത്തിൽ മറ്റെന്തെങ്കിലും ചെയ്യുമ്പോൾ അവ തിരസ്ക്കരിക്കലുകളായി അടയാളപ്പെടുത്തുന്നത് ഒഴിവാക്കാനാണിത്. [https://phabricator.wikimedia.org/T259014] * പുതിയ [[mw:Special:MyLanguage/OOUI|OOUI]] പതിപ്പ് [[:w:en:Internet Explorer 8|ഇന്റർനെറ്റ് എക്സ്പ്ലോറർ 8]]-ൽ പ്രവർത്തിക്കില്ല. എന്നുവച്ചാൽ വിക്കികൾ, ഇന്റർനെറ്റ് എക്സ്പ്ലോറർ 8-ൽ വിചിത്രമായി കാണപ്പെടുകയും നന്നായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യാം. [[m:Special:MyLanguage/Tech/News/2020/17|ടെക്/വാർത്തകൾ/2020/17]]ൽ ഇത് റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. ഇതിന് കാരണം വളരെ പഴയ ബ്രൗസറുകളിൽ വിക്കികൾ പ്രവർത്തിക്കുന്നത് മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ്. [https://lists.wikimedia.org/pipermail/wikitech-l/2020-August/093718.html] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.5|പുതിയ പതിപ്പ്]] {{#time:j xg|2020-08-18|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-08-19|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-08-20|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''ഭാവിയിലെ മാറ്റങ്ങൾ''' * എല്ലാ വിക്കികളിലും സെപ്റ്റംബർ 1 ന് കുറച്ച് മിനിറ്റ് നേരത്തേക്ക് എഡ്റ്റ് ചെയ്യാൻ സാധിക്കില്ല (Read-only). 13:30നും 15:30നും (UTC) ഇടയിൽ ആണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ടെക് വാർത്തകളിൽ പ്രസിദ്ധീകരിക്കുകയും അടുത്ത ആഴ്ചയിൽ പ്രാദേശിക വിക്കികളിൽ അറിയിക്കുകയും ചെയ്യും. ഇതൊരു ഓർമ്മപ്പെടുത്തലാണ്. [[m:Tech/Server switch 2020|ഈ അറിയിപ്പ് സന്ദേശം വിവർത്തനം ചെയ്യുക]] വഴി നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാനാകും. [https://phabricator.wikimedia.org/T243314][https://phabricator.wikimedia.org/T244808] '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/34|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W34"/> 20:41, 17 ഓഗസ്റ്റ് 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20366028 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/35|Tech News: 2020-35]] == <section begin="technews-2020-W35"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/35|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.6|പുതിയ പതിപ്പ്]] {{#time:j xg|2020-08-25|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-08-26|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-08-27|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/35|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W35"/> 17:59, 24 ഓഗസ്റ്റ് 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20389773 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/36|Tech News: 2020-36]] == <section begin="technews-2020-W36"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/36|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''പ്രശ്നങ്ങൾ''' * ഇതൊരു ഓർമ്മപ്പെടുത്തലാണ്. എല്ലാ വിക്കികളിലും സെപ്റ്റംബർ 1 ന് കുറച്ച് മിനിറ്റ് നേരത്തേക്ക് എഡിറ്റുചെയ്യാൻ കഴിയില്ല (വായിക്കാൻ മാത്രമായിരിക്കും). 14:00നും 15:00നും (UTC) ഇടയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. [[m:Tech/Server switch 2020| അറിയിപ്പ് സന്ദേശത്തിലെ]] വിശദാംശങ്ങൾ പരിശോധിക്കുക. [https://phabricator.wikimedia.org/T243314][https://phabricator.wikimedia.org/T244808] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * ഈ ആഴ്ച പുതിയ മീഡിയവിക്കി പതിപ്പുകളൊന്നുമില്ല. '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/36|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W36"/> 20:09, 31 ഓഗസ്റ്റ് 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20411995 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/37|Tech News: 2020-37]] == <section begin="technews-2020-W37"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/37|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * സാധാരണയായി, നിലവില്ലാത്ത ഒരു ശീർഷകത്തിലേക്കോ അല്ലെങ്കിൽ ഒരു നാൾപ്പതിപ്പ് മാത്രമുള്ള ഒരു റീഡയറക്റ്റിലേക്കോ മാത്രമേ താളുകളുടെ തലക്കെട്ട് മാറ്റാൻ കഴിയു. എന്നാൽ ഒരു പുതിയ ഉപയോക്തൃ അനുമതി ഒന്നിൽ കൂടുതൽ നാൾപ്പതിപ്പുകൾ ഉള്ള റീഡയറക്‌റ്റുകളിലേക്ക് പേജുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. [https://phabricator.wikimedia.org/T239277] * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.8|പുതിയ പതിപ്പ്]] {{#time:j xg|2020-09-08|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-09-09|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-09-10|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). * [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] എല്ലാ മീഡിയവിക്കി [[:w:en:API|API]] മൊഡ്യൂളുകളും ഇനിമുതൽ <code>watch</code> എന്നതിനുപകരം <code>watchlist</code> എന്ന് ഉപയോഗിക്കും. ഇത് മുമ്പ് പൊരുത്തപ്പെടുന്നില്ലായിരുന്നു. [https://phabricator.wikimedia.org/T247915] '''ഭാവിയിലെ മാറ്റങ്ങൾ''' * [[mw:Wikimedia Apps/Team/Android|വിക്കിപീഡിയ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ]] ടീം ഭാവിയിൽ പട്രോളിംഗ് ഉപകരണങ്ങളിൽ പ്രവർത്തിച്ചേക്കാം. നിങ്ങൾക്ക് അല്ലെങ്കിൽ പരിചയസമ്പത്ത് കുറഞ്ഞ പട്രോളർമാർക്ക് ഏതെല്ലാം ഉപകരണങ്ങൾ ഉപയോഗപ്രദമാകുമെന്ന് അവരെ അറിയിക്കുന്നത് നന്നായിരിക്കും. [[mw:Special:MyLanguage/Wikimedia Apps/Team/Android/Patrolling conversation|Mediawiki.org- ലെ പേജ് കാണുക]]. * [[m:Special:MyLanguage/OTRS|ഒ‌.ടി‌.ആർ‌.എസ്.]] പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റുചെയ്യുന്നതാണ്. ഇതിന് ഏകദേശം രണ്ട് ദിവസമെടുക്കും. ഈ ദിവസങ്ങളിൽ ഒ‌.ടി‌.ആർ‌.എസ്. ഏജന്റുമാർ‌ക്ക് സിസ്റ്റത്തിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല. അപ്‌ഡേറ്റ് സമയത്ത് വരുന്ന ഇമെയിലുകൾ അപ്‌ഡേറ്റ് പൂർത്തിയാകുമ്പോൾ കൈമാറുന്നതായിരിക്കും. സെപ്റ്റംബർ 14-ാം തീയതി 08:00 (UTC) ന് ഇത് ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിചിക്കുന്നത്. ഇതിന് മാറ്റം വന്നേക്കാം. [https://phabricator.wikimedia.org/T187984] * ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ വിക്കിപീഡിയ ആൻഡ്രോയിഡ് അപ്ലിക്കേഷൻ [[:mw:Wikimedia Apps/Team/Android/AppEditorTasks#Push Notifications for editors|പുഷ് അറിയിപ്പുകൾ]] അയയ്‌ക്കും. നിങ്ങളുടെ സംവാ‍ദ താളിൽ ആരെങ്കിലും സന്ദേശം അയയ്ക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ എഡിറ്റ് പഴയപടിയാക്കപ്പെടുകയോ ചെയ്താൽ അത് അറിയാൻ നിങ്ങളെ ഇത് സഹായിക്കും. ഇത് പ്രവർത്തിക്കാൻ [[:w:en:Google Play Services|Google Play Services]] ആവശ്യമാണ്. Google Play Services ഇല്ലാതെ തന്നെ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും, പക്ഷേ പുഷ് അറിയിപ്പുകൾ പ്രവർത്തിക്കില്ല. [[:w:en:Android KitKat|Android 4.4]] ഉപയോക്താക്കൾക്കും, ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നതിന് Google Play Services ആവശ്യമാണ്. [https://www.mediawiki.org/wiki/Wikimedia_Apps/Team/Android#Updates][https://phabricator.wikimedia.org/T146032] * [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] വിക്കിമീഡിയ കോഡ് അവലോകനം [[:w:en:GitLab|GitLab]]ലേക്ക് നീക്കപ്പെടാം. ഇത് വിക്കിമീഡിയ സെർവറുകളിൽ ഹോസ്റ്റുചെയ്യപ്പെടും. നിങ്ങൾക്ക് [[mw:GitLab consultation|കൺസൾട്ടേഷൻ]]ൽ പങ്കെടുക്കാൻ സാധിക്കും. * [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] [[mw:Special:MyLanguage/Skin:Vector|വെക്റ്റർ സ്കിന്നിലെ]] ഡ്രോപ്പ്ഡൗൺ മെനുകൾ ഒരു <code>.menu</code> ക്ലാസ് ഉപയോഗിക്കുന്നു. ഇത് ഭാവിയിൽ പ്രവർത്തിക്കില്ല. സ്ക്രിപ്റ്റുകൾക്ക് ഇതിന് പകരം <code>nav ul</code> ഉപയോഗിക്കാം. <code>.vectorTabs</code>, <code>.vectorMenu</code> എന്നിവയും പ്രവർത്തിക്കില്ല. ചില സ്ക്രിപ്റ്റുകൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് ഇതിനെപ്പറ്റി [[phab:T262092|കൂടുതൽ ഫാബ്രിക്കേറ്ററിൽ വായിക്കുാം]]. '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/37|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W37"/> 15:59, 7 സെപ്റ്റംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20427670 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/38|Tech News: 2020-38]] == <section begin="technews-2020-W38"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/38|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''പ്രശ്നങ്ങൾ''' * [[mw:Wikimedia Apps|വിക്കിപീഡിയ അപ്ലിക്കേഷനുകൾ]] കഴിഞ്ഞയാഴ്ച [[w:en:CSS|CSS]] ഇല്ലാതെ പേജുകൾ ദൃശ്യമായിരുന്നു. ഇതിനർത്ഥം അവ തെറ്റായി ആയിരുന്നു കാണപ്പെട്ടിരുന്നത്. ഇത് വേഗത്തിൽ ശരിയാക്കിയെങ്കിലും CSS ഇല്ലാത്ത കാഷ്ഡ് പേജുകൾ കുറച്ച് മണിക്കൂറുകൾ കൂടി ഇങ്ങനെ കാണപ്പെട്ടിരുന്നു. [https://wikitech.wikimedia.org/wiki/Incident_documentation/20200909-mobileapps_config_change][https://phabricator.wikimedia.org/T262437] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.9|പുതിയ പതിപ്പ്]] {{#time:j xg|2020-09-15|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-09-16|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-09-17|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/38|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W38"/> 16:19, 14 സെപ്റ്റംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20446737 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/39|Tech News: 2020-39]] == <section begin="technews-2020-W39"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/39|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''സമീപകാല മാറ്റങ്ങൾ''' * പഴയപടിയാക്കിയ എഡിറ്റുകൾക്കായി ഒരു പുതിയ ടാഗ് ഉണ്ട്. പേജിന്റെ പഴയ പതിപ്പിലേക്ക് തിരസ്കരിച്ചതോ (undo) റോൾബാക്ക് ചെയ്തതോ സ്വമേധയാ തിരസ്കരിച്ചതോ (manual revert) ആയ എഡിറ്റുകൾ ഇത് കാണിക്കുന്നു. [https://phabricator.wikimedia.org/T254074][https://phabricator.wikimedia.org/T164307] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * വിക്കിയിൽ ഒരു നിശ്ചിത കാലയളവിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നവയുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് മിനിറ്റിലുള്ള എഡിറ്റുകളുടെ എണ്ണം അല്ലെങ്കിൽ ഒരു ദിവസം നിങ്ങൾ ഇമെയിൽ ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം തുടങ്ങിയവ ആകാം. ചില ഉപയോക്തൃ അവകാശങ്ങളെ ഇവ ബാധിച്ചേക്കില്ല. പരിധി നിങ്ങളെ ബാധിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് ഉടൻ തന്നെ അത് കാണാൻ സാധിക്കും. [https://phabricator.wikimedia.org/T258888] * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.10|പുതിയ പതിപ്പ്]] {{#time:j xg|2020-09-22|ml}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-09-23|ml}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-09-24|ml}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/39|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W39"/> 21:27, 21 സെപ്റ്റംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20461072 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/40|Tech News: 2020-40]] == <section begin="technews-2020-W40"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/40|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''സമീപകാല മാറ്റങ്ങൾ''' * അഡ്‌മിൻമാ‍ർക്ക് [[Special:AbuseLog|Special:AbuseLog]]ൽ ഇല്ലാതാക്കിയ പുനരവലോകനങ്ങളിലേക്കുള്ള ലിങ്കുകൾ ഇപ്പോൾ കാണാൻ കഴിയും. ഇത് [[Special:Undelete|Special:Undelete]] ന്റെ ഇന്റർഫേസ് ഉപയോഗിക്കുന്നു. [https://phabricator.wikimedia.org/T261630] * ചില ഉപയോക്തൃ ഗ്രൂപ്പുകളിലേക്ക് എഡിറ്റർ‌മാർ‌ യാന്ത്രികമായി ചേർ‌ക്കപ്പെടുന്നു. ഉദാഹരണത്തിന്, എഡിറ്റർ‌മാരെ മതിയായ സമയവും എഡിറ്റുകളും ആയാൽ [[mw:Special:MyLanguage/Manual:Autoconfirmed users|autoconfirmed users]] എന്നതിലേക്ക് ചേർ‌ക്കുന്നു. [[mw:Special:MyLanguage/Extension:AbuseFilter|ദുരുപയോഗ അരിപ്പകൾക്ക്]] ഒരു നിശ്ചിത സമയത്തേക്ക് ഉപയോക്താക്കളെ സ്വപ്രേരിതമായി ഉപയോക്തൃ അവകാശങ്ങളിൽ ചേർക്കുന്നതിൽ നിന്ന് തടയാൻ കഴിയും. ഉപയോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്ന് നീക്കംചെയ്യാനും അവയ്ക്ക് കഴിയും. [https://phabricator.wikimedia.org/maniphest/task/edit/form/1/?projectPHIDs=Wikimedia-Site-requests ഫാബ്രിക്കേറ്ററിൽ‍] തങ്ങളുടെ വിക്കിക്ക് ഈ കാലയളവ് മാറ്റാൻ വിക്കികൾക്ക് ഇപ്പോൾ ആവശ്യപ്പെടാം. നിലവിൽ ഇത് അഞ്ച് ദിവസമാണ്. [https://phabricator.wikimedia.org/T231756] '''പ്രശ്നങ്ങൾ''' * ഒരു പുതിയ മാറ്റം കാരണം [[m:Tech/News/2019/34|കഴിഞ്ഞ വർഷം]] ചില ദുരുപയോഗ അരിപ്പകൾ പ്രവർത്തിക്കുന്നത് നിർത്തി. ആ പ്രവർത്തനത്തിന് ലഭ്യമല്ലാത്ത വേരിയബിളുകൾ ഉപയോഗിക്കാൻ അവർ ശ്രമിച്ചാൽ അവ പരാജയപ്പെടും. ഇത് ഇപ്പോൾ പരിഹരിച്ചു. [https://phabricator.wikimedia.org/T230256] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.11|പുതിയ പതിപ്പ്]] {{#time:j xg|2020-09-29|ml}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-09-30|ml}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-10-01|ml}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''ഭാവിയിലെ മാറ്റങ്ങൾ''' * സംവാ‍ദ താളിൽ നിന്നോ നാൾവഴിയിൽ നിന്നോ മറ്റ് ഭാഷാ പതിപ്പുകളിലേക്കുള്ള ഭാഷാ ലിങ്കുകൾ നിങ്ങൾക്ക് കാണാൻ കഴിയില്ല. നിങ്ങൾ ഒരു ലേഖനം എഡിറ്റുചെയ്യുമ്പോൾ അവ കാണിക്കില്ല. ഇത് മാറ്റാം. ഒരു നാൾവഴി താളിൽ നിന്ന് മറ്റൊരു നാൾവഴി താളിലേക്കാണോ ലേഖനത്തിലേക്കാണോ ലിങ്ക് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. നിങ്ങൾക്ക് [[phab:T262472|ഫാബ്രിക്കേറ്ററിലെ ചർച്ചയിൽ]] പങ്കെടുക്കാം. * ലിങ്ക് നിറങ്ങൾ മാറാം. ലിങ്കുകളും മറ്റ് വാചകങ്ങളും തമ്മിലുള്ള വ്യത്യാസം കൂടുതൽ വ്യക്തമാക്കുന്നതിനാണിത്. നിങ്ങൾക്ക് [[phab:T213778|ഫാബ്രിക്കേറ്ററിൽ കൂടുതൽ വായിക്കുാൻ]] സാധിക്കും. * നിങ്ങളുടെ ക്രമീകരണങ്ങളിൽ വെബിലാണോ ഇമെയിലിലാണോ വ്യത്യസ്ത അറിയിപ്പുകൾ ലഭിക്കുേണ്ടത് എന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ ആഴ്ച അവസാനം <code>Apps</code> എന്നത് ഇതരമാർഗങ്ങളിലൊന്നായി നിങ്ങൾ കാണും. [[mw:Wikimedia Apps|Android, iOS വിക്കിപീഡിയ അപ്ലിക്കേഷനുകൾ]] ആഗ്രഹിക്കുന്നവർക്ക് പുഷ് അറിയിപ്പുകൾ നൽകുന്നതിനാലാണിത്. ടെസ്റ്റ് വിക്കിയിൽ നിങ്ങൾക്ക് [https://test.wikipedia.org/wiki/Special:Preferences#mw-prefsection-echo ക്രമീകരണങ്ങൾ] കാണാൻ കഴിയും. ഒക്ടോബറോടെ Android- ലും 2021 ന്റെ തുടക്കത്തോടെ iOS- ലും പുഷ് അറിയിപ്പുകൾ നേടുക എന്നതാണ് ലക്ഷ്യം. [https://phabricator.wikimedia.org/T262936] * നിങ്ങൾക്ക് ഉടനെ തന്നെ ഒരു നിശ്ചിത സമയത്തേക്ക് നിങ്ങളുടെ വാച്ച് ലിസ്റ്റിൽ പേജുകൾ ഇടാനുള്ള സംവിധാനം ലഭിക്കും. നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് എന്തെങ്കിലും കാണണമെങ്കിലും എന്നാൽ ഇത് എന്നെന്നേക്കുമായി നിങ്ങളുടെ വാച്ച് ലിസ്റ്റിൽ ആവശ്യമില്ലെങ്കിലും ഇത് ഉപയോഗിക്കാം. ഇത് ഇപ്പോൾ [[mw:MediaWiki|mediawiki.org]]ൽ പ്രവർത്തിക്കുന്നു, പിന്നീട് കൂടുതൽ വിക്കികളിലേക്ക് വരും. നിങ്ങൾക്ക് [[m:Special:MyLanguage/Community Tech/Watchlist Expiry|കൂടുതൽ വായിക്കാനും]] മറ്റ് വിക്കികളിൽ [[m:Community Tech/Watchlist Expiry/Release Schedule|എപ്പോൾ വരുമെന്ന്]] കാണാനും കഴിയും. * ഈ വർഷത്തെ മികച്ച പുതിയ സാങ്കേതിക ഉപകരണങ്ങളെന്ന് വിക്കിമീഡിയക്കാർ കരുതുന്നവയെ നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾക്ക് അവയെ നാമനിർദ്ദേശം ചെയ്യാനും കഴിയും. '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/40|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W40"/> 21:24, 28 സെപ്റ്റംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20483264 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/41|Tech News: 2020-41]] == <section begin="technews-2020-W41"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/41|Translations]] are available. '''Recent changes''' * There is a [https://consultation-stats.toolforge.org/ new tool] where you can see which home wiki users have in discussions on Meta. This can help show which communities are not part of the discussion on wikis where we make decisions that affect many other wikis. * You can now thank users for file uploads or for changing the language of a page. [https://phabricator.wikimedia.org/T254992] '''Problems''' * There were many errors with the new MediaWiki version last week. The new version was rolled back. Updates that should have happened last week are late. [https://phabricator.wikimedia.org/T263177] * Everyone was logged out. This was because a user reported being logged in to someone else's account. The problem should be fixed now. [https://lists.wikimedia.org/pipermail/wikitech-l/2020-October/093922.html] * [[File:Octicons-tools.svg|15px|link=|Advanced item]] Many pages have [[:w:en:JavaScript|JavaScript]] errors. You can [https://techblog.wikimedia.org/2020/09/28/diving-into-wikipedias-ocean-of-errors/ read more] and now [[:w:en:User:Jdlrobson/User scripts with client errors|see a list of user scripts with errors]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.12|new version]] of MediaWiki will be on test wikis and MediaWiki.org from 6 October. It will be on non-Wikipedia wikis and some Wikipedias from 7 October. It will be on all wikis from 8 October ([[mw:MediaWiki 1.36/Roadmap|calendar]]). * Letters immediately after a link are shown as part of the link. For example the entire word in <code><nowiki>[[Child]]ren</nowiki></code> is linked. On Arabic wikis this works at both the start and end of a word. Previously on Arabic wikis numbers and other non-letter Unicode characters were shown as part of the link at the start of a word but not at the end. Now only Latin and Arabic letters will extend links on Arabic wikis. [https://phabricator.wikimedia.org/T263266] '''Future changes''' * You will be able to read but not to edit the wikis for up to an hour on [https://zonestamp.toolforge.org/1603807200 27 October around 14:00 (UTC)]. It will probably be shorter than an hour. [https://phabricator.wikimedia.org/T264364] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/41|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W41"/> 16:24, 5 ഒക്ടോബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20515061 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/42|Tech News: 2020-42]] == <section begin="technews-2020-W42"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/42|Translations]] are available. '''Problems''' * Because of the problems with the MediaWiki version two weeks ago last week's updates are also late. [https://phabricator.wikimedia.org/T263177][https://phabricator.wikimedia.org/T263178][https://lists.wikimedia.org/pipermail/wikitech-l/2020-October/093944.html] '''Changes later this week''' * [[mw:Special:MyLanguage/Manual:Live preview|Live previews]] didn't show the templates used in the preview if you just edited a section. This has now been fixed. You can also test [[w:en:CSS|CSS]] and [[w:en:JavaScript|JavaScript]] pages even if you have the live preview enabled. Previously this didn't work well. [https://phabricator.wikimedia.org/T102286][https://phabricator.wikimedia.org/T186390] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.13|new version]] of MediaWiki will be on test wikis and MediaWiki.org from 13 October. It will be on non-Wikipedia wikis and some Wikipedias from 14 October. It will be on all wikis from 15 October ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|15px|link=|Advanced item]] A new stable version of [[mw:Special:MyLanguage/Manual:Pywikibot|Pywikibot]] is coming soon. [https://lists.wikimedia.org/pipermail/pywikibot/2020-October/010056.html] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/42|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W42"/> 15:24, 12 ഒക്ടോബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20528295 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/43|Tech News: 2020-43]] == <section begin="technews-2020-W43"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/43|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.14|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2020-10-20|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2020-10-21|en}}. It will be on all wikis from {{#time:j xg|2020-10-22|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * You will be able to read but not to edit the wikis for up to an hour on [https://zonestamp.toolforge.org/1603807200 {{#time:j xg|2020-10-27|en}} around 14:00 (UTC)]. It will probably be shorter than an hour. [https://phabricator.wikimedia.org/T264364] * [[File:Octicons-tools.svg|15px|link=|Advanced item]] In the [[mw:Special:MyLanguage/Extension:AbuseFilter|AbuseFilter]] extension, the <code dir=ltr>rmspecials()</code> function will be updated soon so that it does not remove the "space" character. Wikis are advised to wrap all the uses of <code dir=ltr>rmspecials()</code> with <code dir=ltr>rmwhitespace()</code> wherever necessary to keep filters' behavior unchanged. You can use the search function on [[Special:AbuseFilter]] to locate its usage. [https://phabricator.wikimedia.org/T263024] * Some gadgets and user-scripts use the HTML div with the ID <code dir=ltr style="white-space:nowrap;">#jump-to-nav</code>. This div will be removed soon. Maintainers should replace these uses with either <code dir=ltr>#siteSub</code> or <code dir=ltr style="white-space:nowrap;">#mw-content-text</code>. A list of affected scripts is at the top of [[phab:T265373]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/43|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W43"/> 16:31, 19 ഒക്ടോബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20550811 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/44|Tech News: 2020-44]] == <section begin="technews-2020-W44"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/44|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''പ്രശ്നങ്ങൾ''' * [https://zonestamp.toolforge.org/1603807200 {{#time:j xg|2020-10-27|ml}} ഏകദേശം 14:00ന് (UTC)] നിങ്ങൾക്ക് വിക്കികൾ വായിക്കാൻ കഴിയും എന്നാൽ ഒരു മണിക്കൂർ വരെ എഡിറ്റുചെയ്യാൻ കഴിയില്ല. ഇത് ഒരു മണിക്കൂർ പോലും ഉണ്ടാകില്ല. [https://phabricator.wikimedia.org/T264364] * കഴിഞ്ഞ ആഴ്ച, മൊബൈൽ വാച്ച് ലിസ്റ്റുകളിലും സമീപകാല മാറ്റങ്ങളിലും "മാറ്റങ്ങൾ" എന്ന ലിങ്കുകൾ വ്യത്യാസങ്ങൾക്ക് പകരം പേജ് നാൾപ്പതിപ്പിലേക്ക് ലിങ്കുചെയ്തിരുന്നു. ഇത് ഇപ്പോൾ പരിഹരിച്ചു. [https://phabricator.wikimedia.org/T265654] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * ഈ ആഴ്ച പുതിയ മീഡിയവിക്കി പതിപ്പുകളൊന്നുമില്ല. '''ഭാവിയിലെ മാറ്റങ്ങൾ''' * 2018 ൽ [[m:Special:MyLanguage/Interface administrators|ഇന്റർഫേസ് അഡ്മിനിസ്ട്രേറ്റർ]] എന്ന ഉപയോക്തൃ ഗ്രൂപ്പ് അവതരിപ്പിച്ചതുമുതൽ, അഡ്മിനിസ്ട്രേറ്റർമാർക്ക് CSS/JS പേജുകളുടെ ഇല്ലാതാക്കിയ ചരിത്രം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അവർക്ക് കഴിയും. [https://phabricator.wikimedia.org/T202989] * [[Special:Tags|ചേഞ്ച് ടാഗുകൾ]] എന്നതിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. തിരസ്കരിച്ച എഡിറ്റിന് ശേഷം നേരിട്ട് ലരുന്ന പേജ്-സംരക്ഷണ മാറ്റങ്ങൾ പോലുള്ള പേജ് പ്രവർത്തനങ്ങൾക്ക് സോഫ്റ്റ്വെയർ "{{int:Tag-mw-reverted}}" ടാഗ് ഉപയോഗിക്കുമായിരുന്നു. പുതിയ എഡിറ്റുകളിൽ ഇത് ഇപ്പോൾ പരിഹരിച്ചുട്ടുണ്ട്. [https://phabricator.wikimedia.org/T265312] * <span class="mw-translate-fuzzy">[[mw:Special:MyLanguage/Talk pages project/replying|Reply tool]] നവംബറിൽ മിക്ക വിക്കിപീഡിയകളിലും ഒരു ഓപ്റ്റ്-ഇൻ [[mw:Special:MyLanguage/Beta Feature|ബീറ്റ സവിശേഷത]] ആയി വരുന്നതായിരിക്കും. ''കുറിപ്പ്: തീയതി തീരുമാനിച്ചുകഴിഞ്ഞാൽ മറ്റൊരു പ്രഖ്യാപനം നടത്തുന്നതായിരിക്കും.''</span> [https://phabricator.wikimedia.org/T266303] '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/44|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W44"/> 17:38, 26 ഒക്ടോബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20574890 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/45|Tech News: 2020-45]] == <section begin="technews-2020-W45"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/45|Translations]] are available. '''Recent changes''' * You can no longer read Wikimedia wikis if your browser uses very old [[:w:en:Transport Layer Security|TLS]]. This is because it is a security problem for everyone. It could lead to [[:w:en:Downgrade attack|downgrade attacks]]. Since October 29, 2020, users who use old TLS versions will not be able to connect to Wikimedia projects. A list of [[:wikitech:HTTPS/Browser Recommendations|browser recommendations]] is available. All modern operating systems and browsers are always able to reach Wikimedia projects. [https://phabricator.wikimedia.org/T258405] * [[File:Octicons-tools.svg|15px|link=|Advanced item]] There is a new automatic [[mw:Special:MyLanguage/Help:Tracking categories|tracking category]] available: [[:{{ns:14}}:{{MediaWiki:nonnumeric-formatnum}}|Pages with non-numeric formatnum arguments]]. It collects pages which use the <code><nowiki>{{formatnum}}</nowiki></code> parser function with invalid (non-numeric) input, ''e.g.'' <code><nowiki>{{formatnum:TECHNEWS}}</nowiki></code>. Note that <code><nowiki>{{formatnum:123,456}}</nowiki></code> is also invalid input: as described in the [[mw:Special:MyLanguage/Help:Magic_words#formatnum|documentation]], the argument should be <u>unformatted</u> so that it can be reliably and correctly localised. The tracking category will help identify problematic usage and double-formatting. The new tracking category's name can be [https://translatewiki.net/w/i.php?title=Special:Translate&showMessage=nonnumeric-formatnum&group=core&optional=1&action=translate translated at translatewiki]. [https://phabricator.wikimedia.org/T237467] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.16|new version]] of MediaWiki will be on test wikis and MediaWiki.org from November 3. It will be on non-Wikipedia wikis and some Wikipedias from November 4. It will be on all wikis from November 5 ([[mw:MediaWiki 1.36/Roadmap|calendar]]). * Administrators and stewards will be able to use a special page (Special:CreateLocalAccount) to force local account creation for a global account. This is useful when account creation is blocked for that user (by a block or a filter). [https://phabricator.wikimedia.org/T259721] * The [[mw:Special:MyLanguage/Talk pages project/replying|Reply tool]] will be offered as an opt-in [[mw:Special:MyLanguage/Beta Feature|Beta Feature]] on most Wikipedias on November 4. This change excludes the English, Russian, and German-language Wikipedias, plus a few smaller Wikipedias with special circumstances. You can read [[mw:Special:MyLanguage/Help:DiscussionTools|the help page]] and [[mw:Help:DiscussionTools/Why can't I reply to this comment?|the troubleshooting guide]] for more information. [https://phabricator.wikimedia.org/T266303] '''Future changes''' * A discussion has been restarted about using a Unicode minus sign (− U+2212) in the output of <code><nowiki>{{formatnum}}</nowiki></code> when it is given a negative argument. [https://phabricator.wikimedia.org/T10327] * In the future [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation|IP addresses of unregistered users will not be shown for everyone]]. They will get an alias instead. There will be a new user right or an opt-in function for more vandal fighters to see the IPs of unregistered users. There would be some criteria for who gets the user right or opt-in. There will also be other new tools to help handle vandalism. This is early in the process and the developers are still collecting information from the communities before they suggest solutions. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/45|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W45"/> 16:09, 2 നവംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20604769 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/46|Tech News: 2020-46]] == <section begin="technews-2020-W46"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/46|Translations]] are available. '''Changes later this week''' * There is no new MediaWiki version this week. '''Future changes''' * You can see [[m:WMDE Technical Wishes/ReferencePreviews|reference previews]]. This shows a preview of the footnote when you hover over it. This has been a [[mw:Beta Features|beta feature]]. It will move out of beta and be enabled by default. There will be an option not to use it. The developers are looking for small or medium-sized wikis to be the first ones. You can [[m:User talk:Michael Schönitzer (WMDE)|let them know]] if your wiki is interested. [https://lists.wikimedia.org/pipermail/wikitech-ambassadors/2020-November/002373.html] * From November 16 the categories will not be sorted in order for a short time. This is because the developers are upgrading to a new version of the [[:w:en:International Components for Unicode|internationalisation library]]. They will use a script to fix the existing categories. This can take a few hours or a few days depending on how big the wiki is. You can [[mw:Special:MyLanguage/Wikimedia Technical Operations/ICU announcement|read more]]. [https://phabricator.wikimedia.org/T264991][https://phabricator.wikimedia.org/T267145] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/46|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W46"/> 15:50, 9 നവംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20634159 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/47|Tech News: 2020-47]] == <section begin="technews-2020-W47"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/47|Translations]] are available. '''Recent changes''' * Listings on category pages are sorted on each wiki for that language using a [[:w:en:International Components for Unicode|library]]. For a brief period on 16 November, changes to categories will not be sorted correctly for most languages. This is because the developers are upgrading to a new version of the library. They will then use a script to fix the existing categories. This will take a few hours or a few days depending on how big the wiki is. You can [[mw:Special:MyLanguage/Wikimedia Technical Operations/ICU announcement|read more]]. [https://phabricator.wikimedia.org/T264991][https://phabricator.wikimedia.org/T267145] '''Changes later this week''' * If you merged two pages in a [[mw:Special:MyLanguage/Help:Namespaces|namespace]] where pages can't redirect this used to break the merge history. This will now be fixed. [https://phabricator.wikimedia.org/T93469] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.18|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2020-11-17|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2020-11-18|en}}. It will be on all wikis from {{#time:j xg|2020-11-19|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * The [[m:Special:MyLanguage/Community Wishlist Survey 2021|Community Wishlist Survey]] is now open for proposals. The survey decides what the [[m:Community Tech|Community Tech team]] will work on. You can post proposals from 16 to 30 November. You can vote on proposals from 8 December to 21 December. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/47|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W47"/> 15:37, 16 നവംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20669023 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/48|Tech News: 2020-48]] == <section begin="technews-2020-W48"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/48|Translations]] are available. '''Recent changes''' * Timestamps in [[Special:Log|Special:Log]] are now links. They go to Special:Log for only that entry. This is how timestamps work on for example the history page. [https://phabricator.wikimedia.org/T207562] '''Changes later this week''' * There is no new MediaWiki version this week. '''Future changes''' * [[File:Octicons-tools.svg|15px|link=|Advanced item]] The Wikimedia [[wikitech:Portal:Cloud VPS|Cloud VPS]] hosts technical projects for the Wikimedia movement. Developers need to [[wikitech:News/Cloud VPS 2020 Purge|claim projects]] they use. This is because old and unused projects are removed once a year. Unclaimed projects can be shut down from 1 December. Unclaimed projects can be deleted from 1 January. [https://lists.wikimedia.org/pipermail/wikitech-l/2020-November/094054.html] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/48|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W48"/> 17:18, 23 നവംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20698111 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/49|Tech News: 2020-49]] == <section begin="technews-2020-W49"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/49|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.20|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2020-12-01|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2020-12-02|en}}. It will be on all wikis from {{#time:j xg|2020-12-03|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * The [[mw:Wikimedia Apps/Team/iOS|iOS Wikipedia app]] will show readers more of the article history. They can see new updates and easier see how the article has changed over time. This is an experiment. It will first be shown only to some iOS app users as a [[:w:en:A/B testing|test]]. [https://phabricator.wikimedia.org/T241253][https://www.mediawiki.org/wiki/Wikimedia_Apps/Team/iOS/Breaking_Down_the_Wall] * [[File:Octicons-tools.svg|15px|link=|Advanced item]] The [[wikitech:Wiki replicas|Wiki Replicas]] can be used for [[:w:en:SQL|SQL]] queries. You can use [https://quarry.wmflabs.org/ Quarry], [https://wikitech.wikimedia.org/wiki/PAWS PAWS] or other ways to do this. To make the Wiki Replicas stable there will be two changes. Cross-database <code>JOINS</code> will no longer work. You can also only query a database if you connect to it directly. This will happen in February 2021. If you think this affects you and you need help you can [[phab:T268498|post on Phabricator]] or on [[wikitech:Talk:News/Wiki Replicas 2020 Redesign|Wikitech]]. [https://wikitech.wikimedia.org/wiki/News/Wiki_Replicas_2020_Redesign] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/49|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W49"/> 17:44, 30 നവംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20728523 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/50|Tech News: 2020-50]] == <section begin="technews-2020-W50"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/50|Translations]] are available. '''Recent changes''' * You can now put pages on your watchlist for a limited period of time. Some wikis already had this function. [https://meta.wikimedia.org/wiki/Community_Tech/Watchlist_Expiry][https://www.mediawiki.org/wiki/Help:Watchlist_expiry] '''Changes later this week''' * Information from Wikidata that is used on a wiki page can be shown in recent changes and watchlists on a Wikimedia wiki. To see this you need to turn on showing Wikidata edits in your watchlist in the preferences. Changes to the Wikidata description in the language of a Wikimedia wiki will then be shown in recent changes and watchlists. This will not show edits to languages that are not relevant to your wiki. [https://lists.wikimedia.org/pipermail/wikidata/2020-November/014402.html][https://phabricator.wikimedia.org/T191831] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.21|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2020-12-08|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2020-12-09|en}}. It will be on all wikis from {{#time:j xg|2020-12-10|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * You can vote on proposals in the [[m:Special:MyLanguage/Community Wishlist Survey 2021|Community Wishlist Survey]] between 8 December and 21 December. The survey decides what the [[m:Community Tech|Community Tech team]] will work on. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/50|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W50"/> 16:14, 7 ഡിസംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20754641 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/51|Tech News: 2020-51]] == <section begin="technews-2020-W51"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks"> വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/51|വിവർത്തനങ്ങൾ]] ലഭ്യമാണ്. '''സമീപകാല മാറ്റങ്ങൾ''' * [[:w:en:KaiOS|KaiOS]] ഫോണുകൾക്കായി ഒരു [[mw:Wikipedia for KaiOS|വിക്കിപീഡിയ ആപ്ലിക്കേഷൻ]] ഉണ്ട്. സെപ്റ്റംബറിൽ ഇത് ഇന്ത്യയിൽ പുറത്തിറങ്ങി. ഇത് ഇപ്പോൾ മറ്റ് രാജ്യങ്ങളിലും ഡൗൺലോഡ് ചെയ്യാൻ കഴിയും. [https://diff.wikimedia.org/2020/12/10/growing-wikipedias-reach-with-an-app-for-kaios-feature-phones/] '''ഈ ആഴ്ചയിലെ മാറ്റങ്ങൾ''' * [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.22|പുതിയ പതിപ്പ്]] {{#time:j xg|2020-12-15|ml}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-12-16|ml}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-12-17|ml}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]). '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/51|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div></div> <section end="technews-2020-W51"/> 21:34, 14 ഡിസംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20803489 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2020/52|Tech News: 2020-52]] == <section begin="technews-2020-W52"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2020/52|Translations]] are available. '''Tech News''' * Because of the [[w:en:Christmas and holiday season|holidays]] the next issue of Tech News will be sent out on 11 January 2021. '''Recent changes''' * The <code><nowiki>{{citation needed}}</nowiki></code> template shows when a statement in a Wikipedia article needs a source. If you click on it when you edit with the visual editor there is a popup that explains this. Now it can also show the reason and when it was added. [https://phabricator.wikimedia.org/T270107] '''Changes later this week''' * There is no new MediaWiki version this week or next week. '''Future changes''' * You can [[m:WMDE Technical Wishes/Geoinformation/Ideas|propose and discuss]] what technical improvements should be done for geographic information. This could be coordinates, maps or other related things. * Some wikis use [[mw:Writing systems/LanguageConverter|LanguageConverter]] to switch between writing systems or variants of a language. This can only be done for the entire page. There will be a <code><nowiki><langconvert></nowiki></code> tag that can convert a piece of text on a page. [https://phabricator.wikimedia.org/T263082] * Oversighters and stewards can hide entries in [[Special:AbuseLog|Special:AbuseLog]]. They can soon hide multiple entries at once using checkboxes. This works like hiding normal edits. It will happen in early January. [https://phabricator.wikimedia.org/T260904] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2020/52|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2020-W52"/> 20:53, 21 ഡിസംബർ 2020 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20833836 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/02|Tech News: 2021-02]] == <section begin="technews-2021-W02"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/02|Translations]] are available. '''Recent changes''' * You can choose to be reminded when you have not added an edit summary. This can be done in your preferences. This could conflict with the [[:w:en:CAPTCHA|CAPTCHA]]. This has now been fixed. [https://phabricator.wikimedia.org/T12729] * You can link to specific log entries. You can get these links for example by clicking the timestamps in the log. Until now, such links to private log entries showed no entry even if you had permission to view private log entries. The links now show the entry. [https://phabricator.wikimedia.org/T269761] * Admins can use the [[:mw:Special:MyLanguage/Extension:AbuseFilter|abuse filter tool]] to automatically prevent bad edits. Three changes happened last week: ** The filter editing interface now shows syntax errors while you type. This is similar to JavaScript pages. It also shows a warning for regular expressions that match the empty string. New warnings will be added later. [https://phabricator.wikimedia.org/T187686] ** [[m:Special:MyLanguage/Meta:Oversighters|Oversighters]] can now hide multiple filter log entries at once using checkboxes on [[Special:AbuseLog]]. This is how the usual revision deletion works. [https://phabricator.wikimedia.org/T260904] ** When a filter matches too many actions after it has been changed it is "throttled". The most powerful actions are disabled. This is to avoid many editors getting blocked when an administrator made a mistake. The administrator will now get a notification about this "throttle". * [[File:Octicons-tools.svg|15px|link=|Advanced item]] There is a new tool to [https://skins.wmflabs.org/?#/add build new skins]. You can also [https://skins.wmflabs.org/?#/ see] existing [[mw:Special:MyLanguage/Manual:Skins|skins]]. You can [[mw:User talk:Jdlrobson|give feedback]]. [https://lists.wikimedia.org/pipermail/wikitech-l/2020-December/094130.html] * [[File:Octicons-tools.svg|15px|link=|Advanced item]] Bots using the API no longer watch pages automatically based on account preferences. Setting the <code>watchlist</code> to <code>watch</code> will still work. This is to reduce the size of the watchlist data in the database. [https://phabricator.wikimedia.org/T258108] * [[File:Octicons-tools.svg|15px|link=|Advanced item]] [[mw:Special:MyLanguage/Extension:Scribunto|Scribunto's]] [[:mw:Extension:Scribunto/Lua reference manual#File metadata|file metadata]] now includes length. [https://phabricator.wikimedia.org/T209679] * [[File:Octicons-tools.svg|15px|link=|Advanced item]] [[:w:en:CSS|CSS]] and [[:w:en:JavaScript|JavaScript]] code pages now have link anchors to [https://patchdemo.wmflabs.org/wikis/40e4795d4448b55a6d8c46ff414bcf78/w/index.php/MediaWiki:En.js#L-125 line numbers]. You can use wikilinks like [[:w:en:MediaWiki:Common.js#L-50]]. [https://phabricator.wikimedia.org/T29531] * [[File:Octicons-sync.svg|12px|link=|Recurrent item]] There was a [[mw:MediaWiki 1.36/wmf.25|new version]] of MediaWiki last week. You can read [[mw:MediaWiki 1.36/wmf.25/Changelog|a detailed log]] of all 763 changes. Most of them are very small and will not affect you. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.26|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-01-12|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-01-13|en}}. It will be on all wikis from {{#time:j xg|2021-01-14|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/02|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W02"/> 15:42, 11 ജനുവരി 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20950047 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/03|Tech News: 2021-03]] == <section begin="technews-2021-W03"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/03|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.27|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-01-19|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-01-20|en}}. It will be on all wikis from {{#time:j xg|2021-01-21|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * The [[mw:Special:MyLanguage/Growth|Growth team]] plans to add features to [[mw:Special:MyLanguage/Growth/Personalized first day/Newcomer tasks/Experiment analysis, November 2020|get more visitors to edit]] to more Wikipedias. You can help [https://translatewiki.net/w/i.php?title=Special:Translate&group=ext-growthexperiments&language=&filter=&action=translate translating the interface]. * You will be able to read but not to edit Wikimedia Commons for a short time on [https://www.timeanddate.com/worldclock/fixedtime.html?iso=20210126T07 {{#time:j xg|2021-01-26|en}} at 07:00 (UTC)]. [https://phabricator.wikimedia.org/T271791] * [[m:Special:MyLanguage/MassMessage|MassMessage]] posts could be automatically timestamped in the future. This is because MassMessage senders can now send pages using MassMessage. Pages are more difficult to sign. If there are times when a MassMessage post should not be timestamped you can [[phab:T270435|let the developers know]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/03|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W03"/> 16:09, 18 ജനുവരി 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=20974628 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/04|Tech News: 2021-04]] == <section begin="technews-2021-W04"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/04|Translations]] are available. '''Problems''' * You will be able to read but not to edit Wikimedia Commons for a short time on [https://www.timeanddate.com/worldclock/fixedtime.html?iso=20210126T07 {{#time:j xg|2021-01-26|en}} at 07:00 (UTC)]. You will not be able to read or edit [[:wikitech:Main Page|Wikitech]] for a short time on [https://www.timeanddate.com/worldclock/fixedtime.html?iso=20210128T09 {{#time:j xg|2021-01-28|en}} at 09:00 (UTC)]. [https://phabricator.wikimedia.org/T271791][https://phabricator.wikimedia.org/T272388] '''Changes later this week''' * [[m:WMDE Technical Wishes/Bracket Matching|Bracket matching]] will be added to the [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] syntax highlighter on the first wikis. The first wikis are German and Catalan Wikipedia and maybe other Wikimedia wikis. This will happen on 27 January. [https://phabricator.wikimedia.org/T270238] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.28|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-01-26|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-01-27|en}}. It will be on all wikis from {{#time:j xg|2021-01-28|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/04|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W04"/> 18:30, 25 ജനുവരി 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21007423 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/05|Tech News: 2021-05]] == <section begin="technews-2021-W05"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/05|Translations]] are available. '''Problems''' * [[:w:en:IPv6|IPv6 addresses]] were written in lowercase letters in diffs. This caused dead links since [[Special:Contributions|Special:Contributions]] only accepted uppercase letters for the IPs. This has been fixed. [https://phabricator.wikimedia.org/T272225] '''Changes later this week''' * You can soon use Wikidata to link to pages on the multilingual Wikisource. [https://phabricator.wikimedia.org/T138332] * Often editors use a "non-breaking space" to make a gap between two items when reading but still show them together. This can be used to avoid a line break. You will now be able to add new ones via the special character tool in the 2010, 2017, and visual editors. The character will be shown in the visual editor as a space with a grey background. [https://phabricator.wikimedia.org/T70429][https://phabricator.wikimedia.org/T96666] * [[File:Octicons-tools.svg|15px|link=| Advanced item]] Wikis use [[mw:Special:MyLanguage/Extension:AbuseFilter|abuse filters]] to stop bad edits being made. Filter maintainers can now use syntax like <code>1.2.3.4 - 1.2.3.55</code> as well as the <code>1.2.3.4/27</code> syntax for IP ranges. [https://phabricator.wikimedia.org/T218074] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.29|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-02-02|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-02-03|en}}. It will be on all wikis from {{#time:j xg|2021-02-04|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * [[mw:Skin:Minerva Neue|Minerva]] is the skin Wikimedia wikis use for mobile traffic. When a page is protected and you can't edit it you can normally read the source wikicode. This doesn't work on Minerva on mobile devices. This is being fixed. Some text might overlap. This is because your community needs to update [[MediaWiki:Protectedpagetext|MediaWiki:Protectedpagetext]] to work on mobile. You can [[phab:T208827|read more]]. [https://www.mediawiki.org/wiki/Recommendations_for_mobile_friendly_articles_on_Wikimedia_wikis#Inline_styles_should_not_use_properties_that_impact_sizing_and_positioning][https://www.mediawiki.org/wiki/Recommendations_for_mobile_friendly_articles_on_Wikimedia_wikis#Avoid_tables_for_anything_except_data] * [[File:Octicons-tools.svg|15px|link=|Advanced item]] [[:wikitech:Portal:Cloud VPS|Cloud VPS]] and [[:wikitech:Portal:Toolforge|Toolforge]] will change the IP address they use to contact the wikis. The new IP address will be <code>185.15.56.1</code>. This will happen on February 8. You can [[:wikitech:News/CloudVPS NAT wikis|read more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/05|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W05"/> 22:38, 1 ഫെബ്രുവരി 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21033195 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/06|Tech News: 2021-06]] == <section begin="technews-2021-W06"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/06|Translations]] are available. '''Recent changes''' * The [[mw:Special:MyLanguage/Wikimedia Apps|Wikipedia app]] for Android now has watchlists and talk pages in the app. [https://play.google.com/store/apps/details?id=org.wikipedia] '''Changes later this week''' * You can see edits to chosen pages on [[Special:Watchlist|Special:Watchlist]]. You can add pages to your watchlist on every wiki you like. The [[:mw:Special:MyLanguage/Extension:GlobalWatchlist|GlobalWatchlist]] extension will come to Meta on 11 February. There you can see entries on watched pages on different wikis on the same page. The new watchlist will be found on [[m:Special:GlobalWatchlist|Special:GlobalWatchlist]] on Meta. You can choose which wikis to watch and other preferences on [[m:Special:GlobalWatchlistSettings|Special:GlobalWatchlistSettings]] on Meta. You can watch up to five wikis. [https://phabricator.wikimedia.org/T260862] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.30|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-02-09|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-02-10|en}}. It will be on all wikis from {{#time:j xg|2021-02-11|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * When admins [[mw:Special:MyLanguage/Help:Protecting and unprotecting pages|protect]] pages the form will use the [[mw:UX standardization|OOUI look]]. [[Special:Import|Special:Import]] will also get the new look. This will make them easier to use on mobile phones. [https://phabricator.wikimedia.org/T235424][https://phabricator.wikimedia.org/T108792] * Some services will not work for a short period of time from 07:00 UTC on 17 February. There might be problems with new [[m:Special:MyLanguage/Wikimedia URL Shortener|short links]], new translations, new notifications, adding new items to your [[mw:Reading/Reading Lists|reading lists]] or recording [[:w:en:Email#Tracking of sent mail|email bounces]]. This is because of database maintenance. [https://phabricator.wikimedia.org/T273758] * [[File:Octicons-tools.svg|15px|link=|Advanced item]] [[m:Tech/News/2021/05|Last week]] Tech News reported that the IP address [[:wikitech:Portal:Cloud VPS|Cloud VPS]] and [[:wikitech:Portal:Toolforge|Toolforge]] use to contact the wikis will change on 8 February. This is delayed. It will happen later instead. [https://wikitech.wikimedia.org/wiki/News/CloudVPS_NAT_wikis] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/06|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W06"/> 17:41, 8 ഫെബ്രുവരി 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21082948 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/07|Tech News: 2021-07]] == <section begin="technews-2021-W07"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/07|Translations]] are available. '''Problems''' * There were problems with recent versions of MediaWiki. Because the updates caused problems the developers rolled back to an earlier version. Some updates and new functions will come later than planned. [https://lists.wikimedia.org/pipermail/wikitech-l/2021-February/094255.html][https://lists.wikimedia.org/pipermail/wikitech-l/2021-February/094271.html] * Some services will not work for a short period of time from 07:00 UTC on 17 February. There might be problems with new [[m:Special:MyLanguage/Wikimedia URL Shortener|short links]], new translations, new notifications, adding new items to your [[mw:Reading/Reading Lists|reading lists]] or recording [[:w:en:Email#Tracking of sent mail|email bounces]]. This is because of database maintenance. [https://phabricator.wikimedia.org/T273758] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.31|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-02-16|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-02-17|en}}. It will be on all wikis from {{#time:j xg|2021-02-18|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/07|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W07"/> 17:55, 15 ഫെബ്രുവരി 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21105437 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/08|Tech News: 2021-08]] == <div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/08|Translations]] are available. '''Recent changes''' * The visual editor will now use [[:c:Commons:Structured data/Media search|MediaSearch]] to find images. You can search for images on Commons in the visual editor when you are looking for illustrations. This is to help editors find better images. [https://phabricator.wikimedia.org/T259896] * [[File:Octicons-tools.svg|15px|link=|Advanced item]] The [[mw:Special:MyLanguage/Extension:SyntaxHighlight|syntax highlighter]] now works with more languages: [[:w:en:Futhark (programming language)|Futhark]], [[:w:en:Graphviz|Graphviz]]/[[:w:en:DOT (graph description language)|DOT]], CDDL and AMDGPU. [https://phabricator.wikimedia.org/T274741] '''Problems''' * Editing a [[mw:Special:MyLanguage/Extension:EasyTimeline|timeline]] might have removed all text from it. This was because of a bug and has been fixed. You might need to edit the timeline again for it to show properly. [https://phabricator.wikimedia.org/T274822] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.32|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-02-23|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-02-24|en}}. It will be on all wikis from {{#time:j xg|2021-02-25|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|15px|link=|Advanced item]] There is a [[:m:Wikimedia Rust developers user group|user group]] for developers and users interested in working on Wikimedia wikis with the [[:w:en:Rust (programming language)|Rust programming language]]. You can join or tell others who want to make your wiki better in the future. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div> ---- 00:17, 23 ഫെബ്രുവരി 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21134058 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/09|Tech News: 2021-09]] == <div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/09|Translations]] are available. '''Recent changes''' * Wikis using the [[mw:Special:MyLanguage/Growth/Feature summary|Growth team tools]] can now show the name of a newcomer's mentor anywhere [[mw:Special:MyLanguage/Help:Growth/Mentorship/Integrating_mentorship|through a magic word]]. This can be used for welcome messages or userboxes. * A new version of the [[c:Special:MyLanguage/Commons:VideoCutTool|VideoCutTool]] is now available. It enables cropping, trimming, audio disabling, and rotating video content. It is being created as part of the developer outreach programs. '''Problems''' * There was a problem with the [[mw:Special:MyLanguage/Manual:Job queue|job queue]]. This meant some functions did not save changes and mass messages were delayed. This did not affect wiki edits. [https://phabricator.wikimedia.org/T275437] * Some editors may not be logged in to their accounts automatically in the latest versions of Firefox and Safari. [https://phabricator.wikimedia.org/T226797] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.33|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-03-02|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-03-03|en}}. It will be on all wikis from {{#time:j xg|2021-03-04|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div> ---- 19:07, 1 മാർച്ച് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21161722 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/10|Tech News: 2021-10]] == <section begin="technews-2021-W10"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/10|Translations]] are available. '''Recent changes''' * [[mw:Special:MyLanguage/Content translation/Section translation|Section translation]] now works on Bengali Wikipedia. It helps mobile editors translate sections of articles. It will come to more wikis later. The first focus is active wikis with a smaller number of articles. You can [https://sx.wmflabs.org/index.php/Main_Page test it] and [[mw:Talk:Content translation/Section translation|leave feedback]]. * [[mw:Special:MyLanguage/Help:Extension:FlaggedRevs|Flagged revisions]] now give admins the review right. [https://phabricator.wikimedia.org/T275293] * When someone links to a Wikipedia article on Twitter this will now show a preview of the article. [https://phabricator.wikimedia.org/T276185] '''Problems''' * Many graphs have [[:w:en:JavaScript|JavaScript]] errors. Graph editors can check their graphs in their browser's developer console after editing. [https://phabricator.wikimedia.org/T275833] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.34|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-03-09|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-03-10|en}}. It will be on all wikis from {{#time:j xg|2021-03-11|en}} ([[mw:MediaWiki 1.36/Roadmap|calendar]]). * The [[mw:Talk pages project/New discussion|New Discussion]] tool will soon be a new [[mw:Special:MyLanguage/Extension:DiscussionTools|discussion tools]] beta feature for on most Wikipedias. The goal is to make it easier to start new discussions. [https://phabricator.wikimedia.org/T275257] '''Future changes''' * There will be a number of changes to make it easier to work with templates. Some will come to the first wikis in March. Other changes will come to the first wikis in June. This is both for those who use templates and those who create or maintain them. You can [[:m:WMDE Technical Wishes/Templates|read more]]. * [[m:WMDE Technical Wishes/ReferencePreviews|Reference Previews]] will become a default feature on some wikis on 17 March. They will share a setting with [[mw:Page Previews|Page Previews]]. If you prefer the Reference Tooltips or Navigation-Popups gadget you can keep using them. If so Reference Previews won't be shown. [https://phabricator.wikimedia.org/T271206][https://meta.wikimedia.org/wiki/Talk:WMDE_Technical_Wishes/ReferencePreviews] * New JavaScript-based functions will not work in [[:w:en:Internet Explorer 11|Internet Explorer 11]]. This is because Internet Explorer is an old browser that doesn't work with how JavaScript is written today. Everything that works in Internet Explorer 11 today will continue working in Internet Explorer for now. You can [[mw:Compatibility/IE11|read more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/10|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W10"/> 17:51, 8 മാർച്ച് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21175593 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/11|Tech News: 2021-11]] == <section begin="technews-2021-W11"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/11|Translations]] are available. '''Recent changes''' * Wikis that are part of the [[mw:Special:MyLanguage/Reading/Web/Desktop Improvements|desktop improvements]] project can now use a new [[mw:Special:MyLanguage/Reading/Web/Desktop Improvements/Features/Search|search function]]. The desktop improvements and the new search will come to more wikis later. You can also [[mw:Reading/Web/Desktop Improvements#Deployment plan and timeline|test it early]]. * [[File:Octicons-tools.svg|15px|link=|Advanced item]] Editors who put up banners or change site-wide [[:w:en:JavaScript|JavaScript]] code should use the [https://grafana.wikimedia.org/d/000000566/overview?viewPanel=16&orgId=1 client error graph] to see that their changes has not caused problems. You can [https://diff.wikimedia.org/2021/03/08/sailing-steady%e2%80%8a-%e2%80%8ahow-you-can-help-keep-wikimedia-sites-error-free read more]. [https://phabricator.wikimedia.org/T276296] '''Problems''' * Due to [[phab:T276968|database issues]] the [https://meta.wikimedia.beta.wmflabs.org Wikimedia Beta Cluster] was read-only for over a day. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.34|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-03-16|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-03-17|en}}. It will be on all wikis from {{#time:j xg|2021-03-18|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * You can add a [[:w:en:Newline|newline]] or [[:w:en:Carriage return|carriage return]] character to a custom signature if you use a template. There is a proposal to not allow them in the future. This is because they can cause formatting problems. [https://www.mediawiki.org/wiki/New_requirements_for_user_signatures#Additional_proposal_(2021)][https://phabricator.wikimedia.org/T272322] * You will be able to read but not edit [[phab:T276899|12 wikis]] for a short period of time on [https://www.timeanddate.com/worldclock/fixedtime.html?iso=20210323T06 {{#time:j xg|2021-03-23|en}} at 06:00 (UTC)]. This could take 30 minutes but will probably be much faster. * [[File:Octicons-tools.svg|15px|link=|Advanced item]] You can use [https://quarry.wmflabs.org/ Quarry] for [[:w:en:SQL|SQL]] queries to the [[wikitech:Wiki replicas|Wiki Replicas]]. Cross-database <code>JOINS</code> will no longer work from 23 March. There will be a new field to specify the database to connect to. If you think this affects you and you need help you can [[phab:T268498|post on Phabricator]] or on [[wikitech:Talk:News/Wiki Replicas 2020 Redesign|Wikitech]]. [https://wikitech.wikimedia.org/wiki/PAWS PAWS] and other ways to do [[:w:en:SQL|SQL]] queries to the Wiki Replicas will be affected later. [https://wikitech.wikimedia.org/wiki/News/Wiki_Replicas_2020_Redesign] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/11|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W11"/> 23:22, 15 മാർച്ച് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21226057 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/12|Tech News: 2021-12]] == <section begin="technews-2021-W12"/><div class="plainlinks mw-content-ltr" lang="en" dir="ltr"><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/12|Translations]] are available. '''Recent changes''' * There is a [[mw:Wikipedia for KaiOS|Wikipedia app]] for [[:w:en:KaiOS|KaiOS]] phones. They don't have a touch screen so readers navigate with the phone keys. There is now a [https://wikimedia.github.io/wikipedia-kaios/sim.html simulator] so you can see what it looks like. * The [[mw:Special:MyLanguage/Talk pages project/Replying|reply tool]] and [[mw:Special:MyLanguage/Talk pages project/New discussion|new discussion tool]] are now available as the "{{int:discussiontools-preference-label}}" [[Special:Preferences#mw-prefsection-betafeatures|beta feature]] in almost all wikis except German Wikipedia. '''Problems''' * You will be able to read but not edit [[phab:T276899|twelve wikis]] for a short period of time on [https://www.timeanddate.com/worldclock/fixedtime.html?iso=20210323T06 {{#time:j xg|2021-03-23|{{PAGELANGUAGE}}}} at 06:00 (UTC)]. This can also affect password changes, logging in to new wikis, global renames and changing or confirming emails. This could take 30 minutes but will probably be much faster. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.36|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-03-23|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-03-24|en}}. It will be on all wikis from {{#time:j xg|2021-03-25|en}} ([[mw:MediaWiki 1.36/Roadmap|calendar]]). * [[:w:en:Syntax highlighting|Syntax highlighting]] colours will change to be easier to read. This will soon come to the [[phab:T276346|first wikis]]. [https://meta.wikimedia.org/wiki/WMDE_Technical_Wishes/Improved_Color_Scheme_of_Syntax_Highlighting] '''Future changes''' * [[mw:Special:MyLanguage/Extension:FlaggedRevs|Flagged revisions]] will no longer have multiple tags like "tone" or "depth". It will also only have one tier. This was changed because very few wikis used these features and they make the tool difficult to maintain. [https://phabricator.wikimedia.org/T185664][https://phabricator.wikimedia.org/T277883] * [[File:Octicons-tools.svg|15px|link=|Advanced item]] Gadgets and user scripts can access variables about the current page in JavaScript. In 2015 this was moved from <code dir=ltr>wg*</code> to <code dir=ltr>mw.config</code>. <code dir=ltr>wg*</code> will soon no longer work. [https://phabricator.wikimedia.org/T72470] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|Contribute]] • [[m:Special:MyLanguage/Tech/News/2021/12|Translate]] • [[m:Tech|Get help]] • [[m:Talk:Tech/News|Give feedback]] • [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div></div> <section end="technews-2021-W12"/> 16:52, 22 മാർച്ച് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21244806 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/13|Tech News: 2021-13]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/13|Translations]] are available. '''Recent changes''' * Some very old [[:w:en:Web browser|web browsers]] [[:mw:Special:MyLanguage/Compatibility|don’t work]] well with the Wikimedia wikis. Some old code for browsers that used to be supported is being removed. This could cause issues in those browsers. [https://phabricator.wikimedia.org/T277803] * [[File:Octicons-tools.svg|15px|link=|Advanced item]] [[:m:IRC/Channels#Raw_feeds|IRC recent changes feeds]] have been moved to a new server. Make sure all tools automatically reconnect to <code>irc.wikimedia.org</code> and not to the name of any specific server. Users should also consider switching to the more modern [[:wikitech:Event Platform/EventStreams|EventStreams]]. [https://phabricator.wikimedia.org/T224579] '''Problems''' * When you move a page that many editors have on their watchlist the history can be split. It might also not be possible to move it again for a while. This is because of a [[:w:en:Job queue|job queue]] problem. [https://phabricator.wikimedia.org/T278350] * Some translatable pages on Meta could not be edited. This was because of a bug in the translation tool. The new MediaWiki version was delayed because of problems like this. [https://phabricator.wikimedia.org/T278429][https://phabricator.wikimedia.org/T274940] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.37|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-03-30|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-03-31|en}}. It will be on all wikis from {{#time:j xg|2021-04-01|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 17:30, 29 മാർച്ച് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21267131 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/14|Tech News: 2021-14]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/14|Translations]] are available. '''Recent changes''' * Editors can collapse part of an article so you have to click on it to see it. When you click a link to a section inside collapsed content it will now expand to show the section. The browser will scroll down to the section. Previously such links didn't work unless you manually expanded the content first. [https://phabricator.wikimedia.org/T276741] '''Changes later this week''' * [[File:Octicons-tools.svg|15px|link=|Advanced item]] The [[mw:Special:MyLanguage/Citoid|citoid]] [[:w:en:API|API]] will use for example <code>2010-12-XX</code> instead of <code>2010-12</code> for dates with a month but no days. This is because <code>2010-12</code> could be confused with <code>2010-2012</code> instead of <code>December 2010</code>. This is called level 1 instead of level 0 in the [https://www.loc.gov/standards/datetime/ Extended Date/Time Format]. [https://phabricator.wikimedia.org/T132308] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.36/wmf.38|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-04-06|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-04-07|en}}. It will be on all wikis from {{#time:j xg|2021-04-08|en}} ([[mw:MediaWiki 1.36/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|15px|link=|Advanced item]] [[:wikitech:PAWS|PAWS]] can now connect to the new [[:wikitech:Wiki Replicas|Wiki Replicas]]. Cross-database <code>JOINS</code> will no longer work from 28 April. There is [[:wikitech:News/Wiki Replicas 2020 Redesign#How should I connect to databases in PAWS?|a new way to connect]] to the databases. Until 28 April both ways to connect to the databases will work. If you think this affects you and you need help you can post [[phab:T268498|on Phabricator]] or on [[wikitech:Talk:News/Wiki Replicas 2020 Redesign|Wikitech]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 19:39, 5 ഏപ്രിൽ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21287348 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/16|Tech News: 2021-16]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/16|Translations]] are available. '''Recent changes''' * Email to the Wikimedia wikis are handled by groups of Wikimedia editors. These volunteer response teams now use [https://github.com/znuny/Znuny Znuny] instead of [[m:Special:MyLanguage/OTRS|OTRS]]. The functions and interface remain the same. The volunteer administrators will give more details about the next steps soon. [https://phabricator.wikimedia.org/T279303][https://phabricator.wikimedia.org/T275294] * If you use [[Mw:Special:MyLanguage/Extension:CodeMirror|syntax highlighting]], you can see line numbers in the 2010 and 2017 wikitext editors when editing templates. This is to make it easier to see line breaks or talk about specific lines. Line numbers will soon come to all namespaces. [https://phabricator.wikimedia.org/T267911][https://meta.wikimedia.org/wiki/WMDE_Technical_Wishes/Line_Numbering][https://meta.wikimedia.org/wiki/Talk:WMDE_Technical_Wishes/Line_Numbering] * [[File:Octicons-tools.svg|15px|link=|Advanced item]] Because of a technical change there could be problems with gadgets and scripts that have an edit summary area that looks [https://phab.wmfusercontent.org/file/data/llvdqqnb5zpsfzylbqcg/PHID-FILE-25vs4qowibmtysl7cbml/Screen_Shot_2021-04-06_at_2.34.04_PM.png similar to this one]. If they look strange they should use <code>mw.loader.using('mediawiki.action.edit.styles')</code> to go back to how they looked before. [https://phabricator.wikimedia.org/T278898] * The [[mw:MediaWiki 1.37/wmf.1|latest version]] of MediaWiki came to the Wikimedia wikis last week. There was no Tech News issue last week. '''Changes later this week''' * There is no new MediaWiki version this week. '''Future changes''' * The user group <code>oversight</code> will be renamed <code>suppress</code>. This is for [[phab:T109327|technical reasons]]. This is the technical name. It doesn't affect what you call the editors with this user right on your wiki. This is planned to happen in two weeks. You can comment [[phab:T112147|in Phabricator]] if you have objections. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 16:48, 19 ഏപ്രിൽ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21356080 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/17|Tech News: 2021-17]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/17|Translations]] are available. '''Recent changes''' * Templates have parameters that can have specific values. It is possible to suggest values for editors with [[mw:Special:MyLanguage/Extension:TemplateData|TemplateData]]. You can soon see them as a drop-down list in the visual editor. This is to help template users find the right values faster. [https://phabricator.wikimedia.org/T273857][https://meta.wikimedia.org/wiki/Special:MyLanguage/WMDE_Technical_Wishes/Suggested_values_for_template_parameters][https://meta.wikimedia.org/wiki/Talk:WMDE_Technical_Wishes/Suggested_values_for_template_parameters] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.3|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-04-27|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-04-28|en}}. It will be on all wikis from {{#time:j xg|2021-04-29|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 21:24, 26 ഏപ്രിൽ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21391118 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/18|Tech News: 2021-18]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/18|Translations]] are available. '''Recent changes''' * [[w:en:Wikipedia:Twinkle|Twinkle]] is a gadget on English Wikipedia. It can help with maintenance and patrolling. It can [[m:Grants:Project/Rapid/SD0001/Twinkle localisation/Report|now be used on other wikis]]. You can get Twinkle on your wiki using the [https://github.com/wikimedia-gadgets/twinkle-starter twinkle-starter] GitHub repository. '''Problems''' * The [[mw:Special:MyLanguage/Content translation|content translation tool]] did not work for many articles for a little while. This was because of a bug. [https://phabricator.wikimedia.org/T281346] * Some things will not work for about a minute on 5 May. This will happen [https://www.timeanddate.com/worldclock/fixedtime.html?iso=20210505T0600 around 06:00 UTC]. This will affect the content translation tool and notifications among other things. This is because of an upgrade to avoid crashes. [https://phabricator.wikimedia.org/T281212] '''Changes later this week''' * [[mw:Special:MyLanguage/Help:Reference Previews|Reference Previews]] will become a default feature on a number of wikis on 5 May. This is later than planned because of some changes. You can use it without using [[mw:Special:MyLanguage/Page Previews|Page Previews]] if you want to. The earlier plan was to have the preference to use both or none. [https://phabricator.wikimedia.org/T271206][https://meta.wikimedia.org/wiki/Talk:WMDE_Technical_Wishes/ReferencePreviews] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.4|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-05-04|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-05-05|en}}. It will be on all wikis from {{#time:j xg|2021-05-06|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|15px|link=|Advanced item]] The [[:w:en:CSS|CSS]] classes <code dir=ltr>.error</code>, <code dir=ltr>.warning</code> and <code dir=ltr>.success</code> do not work for mobile readers if they have not been specifically defined on your wiki. From June they will not work for desktop readers. This can affect gadgets and templates. The classes can be defined in [[MediaWiki:Common.css]] or template styles instead. [https://phabricator.wikimedia.org/T280766] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 15:43, 3 മേയ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21418010 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/19|Tech News: 2021-19]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/19|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.5|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-05-11|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-05-12|en}}. It will be on all wikis from {{#time:j xg|2021-05-13|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * You can see what participants plan to work on at the online [[mw:Wikimedia Hackathon 2021|Wikimedia hackathon]] 22–23 May. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 15:09, 10 മേയ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21428676 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/20|Tech News: 2021-20]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/20|Translations]] are available. '''Recent changes''' * There is a new toolbar in [[mw:Talk pages project/Replying|the Reply tool]]. It works in the wikitext source mode. You can enable it in [[Special:Preferences#mw-htmlform-discussion|your preferences]]. [https://phabricator.wikimedia.org/T276608] [https://www.mediawiki.org/wiki/Talk_pages_project/Replying#13_May_2021] [https://www.mediawiki.org/wiki/Talk_pages_project/New_discussion#13_May_2021] * Wikimedia [https://lists.wikimedia.org/mailman/listinfo mailing lists] are being moved to [[:w:en:GNU Mailman|Mailman 3]]. This is a newer version. For the [[:w:en:Character encoding|character encoding]] to work it will change from <code>[[:w:en:UTF-8|UTF-8]]</code> to <code>utf8mb3</code>. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/IEYQ2HS3LZF2P3DAYMNZYQDGHWPVMTPY/][https://phabricator.wikimedia.org/T282621] * [[File:Octicons-tools.svg|15px|link=|Advanced item]] An [[m:Special:MyLanguage/Tech/News/2021/14|earlier issue]] of Tech News said that the [[mw:Special:MyLanguage/Citoid|citoid]] [[:w:en:API|API]] would handle dates with a month but no days in a new way. This has been reverted for now. There needs to be more discussion of how it affects different wikis first. [https://phabricator.wikimedia.org/T132308] '''Changes later this week''' * [[File:Octicons-tools.svg|15px|link=|Advanced item]] <code>MediaWiki:Pageimages-blacklist</code> will be renamed <code>MediaWiki:Pageimages-denylist</code>. The list can be copied to the new name. It will happen on 19 May for some wikis and 20 May for some wikis. Most wikis don't use it. It lists images that should never be used as thumbnails for articles. [https://phabricator.wikimedia.org/T282626] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.6|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-05-18|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-05-19|en}}. It will be on all wikis from {{#time:j xg|2021-05-20|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 13:48, 17 മേയ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21464279 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/21|Tech News: 2021-21]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/21|Translations]] are available. '''Recent changes''' * The Wikimedia movement has been using [[:m:Special:MyLanguage/IRC|IRC]] on a network called [[:w:en:Freenode|Freenode]]. There have been changes around who is in control of the network. The [[m:Special:MyLanguage/IRC/Group_Contacts|Wikimedia IRC Group Contacts]] have [[m:Special:Diff/21476411|decided]] to move to the new [[:w:en:Libera Chat|Libera Chat]] network instead. This is not a formal decision for the movement to move all channels but most Wikimedia IRC channels will probably leave Freenode. There is a [[:m:IRC/Migrating_to_Libera_Chat|migration guide]] and ongoing Wikimedia [[m:Wikimedia Forum#Freenode (IRC)|discussions about this]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.7|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-05-25|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-05-26|en}}. It will be on all wikis from {{#time:j xg|2021-05-27|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 17:06, 24 മേയ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21477606 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/22|Tech News: 2021-22]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/22|Translations]] are available. '''Problems''' * There was an issue on the Vector skin with the text size of categories and notices under the page title. It was fixed last Monday. [https://phabricator.wikimedia.org/T283206] '''Changes later this week''' * There is no new MediaWiki version this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 17:05, 31 മേയ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21516076 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/23|Tech News: 2021-23]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/23|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.9|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-06-08|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-06-09|en}}. It will be on all wikis from {{#time:j xg|2021-06-10|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * The Wikimedia movement uses [[:mw:Special:MyLanguage/Phabricator|Phabricator]] for technical tasks. This is where we collect technical suggestions, bugs and what developers are working on. The company behind Phabricator will stop working on it. This will not change anything for the Wikimedia movement now. It could lead to changes in the future. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/message/YAXOD46INJLAODYYIJUVQWOZFIV54VUI/][https://admin.phacility.com/phame/post/view/11/phacility_is_winding_down_operations/][https://phabricator.wikimedia.org/T283980] * Searching on Wikipedia will find more results in some languages. This is mainly true for when those who search do not use the correct [[:w:en:Diacritic|diacritics]] because they are not seen as necessary in that language. For example searching for <code>Bedusz</code> doesn't find <code>Będusz</code> on German Wikipedia. The character <code>ę</code> isn't used in German so many would write <code>e</code> instead. This will work better in the future in some languages. [https://phabricator.wikimedia.org/T219550] * [[File:Octicons-tools.svg|15px|link=|Advanced item]] The [[:w:en:Cross-site request forgery|CSRF token parameters]] in the [[:mw:Special:MyLanguage/API:Main page|action API]] were changed in 2014. The old parameters from before 2014 will stop working soon. This can affect bots, gadgets and user scripts that still use the old parameters. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/IMP43BNCI32C524O5YCUWMQYP4WVBQ2B/][https://phabricator.wikimedia.org/T280806] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 20:02, 7 ജൂൺ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21551759 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/24|Tech News: 2021-24]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/24|Translations]] are available. '''Recent changes''' * Logged-in users on the mobile web can choose to use the [[:mw:Special:MyLanguage/Reading/Web/Advanced mobile contributions|advanced mobile mode]]. They now see categories in a similar way as users on desktop do. This means that some gadgets that have just been for desktop users could work for users of the mobile site too. If your wiki has such gadgets you could decide to turn them on for the mobile site too. Some gadgets probably need to be fixed to look good on mobile. [https://phabricator.wikimedia.org/T284763] * Language links on Wikidata now works for [[:oldwikisource:Main Page|multilingual Wikisource]]. [https://phabricator.wikimedia.org/T275958] '''Changes later this week''' * There is no new MediaWiki version this week. '''Future changes''' * In the future we [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation|can't show the IP]] of unregistered editors to everyone. This is because privacy regulations and norms have changed. There is now a rough draft of how [[m:IP Editing: Privacy Enhancement and Abuse Mitigation#Updates|showing the IP to those who need to see it]] could work. * German Wikipedia, English Wikivoyage and 29 smaller wikis will be read-only for a few minutes on 22 June. This is planned between 5:00 and 5:30 UTC. [https://phabricator.wikimedia.org/T284530] * All wikis will be read-only for a few minutes in the week of 28 June. More information will be published in Tech News later. It will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T281515][https://phabricator.wikimedia.org/T281209] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 20:26, 14 ജൂൺ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21587625 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/25|Tech News: 2021-25]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/25|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|Advanced item]] The <code>otrs-member</code> group name is now <code>vrt-permissions</code>. This could affect abuse filters. [https://phabricator.wikimedia.org/T280615] '''Problems''' * You will be able to read but not edit German Wikipedia, English Wikivoyage and 29 smaller wikis for a few minutes on 22 June. This is planned between [https://www.timeanddate.com/worldclock/fixedtime.html?iso=20210623T0500 5:00 and 5:30 UTC]. [https://phabricator.wikimedia.org/T284530] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.11|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-06-22|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-06-23|en}}. It will be on all wikis from {{#time:j xg|2021-06-24|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 15:48, 21 ജൂൺ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21593987 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/26|Tech News: 2021-26]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/26|Translations]] are available. '''Recent changes''' * Wikis with the [[mw:Special:MyLanguage/Growth|Growth features]] now can [[mw:Special:MyLanguage/Growth/Community configuration|configure Growth features directly on their wiki]]. This uses the new special page <code>Special:EditGrowthConfig</code>. [https://phabricator.wikimedia.org/T285423] * Wikisources have a new [[m:Special:MyLanguage/Community Tech/OCR Improvements|OCR tool]]. If you don't want to see the "extract text" button on Wikisource you can add <code>.ext-wikisource-ExtractTextWidget { display: none; }</code> to your [[Special:MyPage/common.css|common.css page]]. [https://phabricator.wikimedia.org/T285311] '''Problems''' *You will be able to read but not edit the Wikimedia wikis for a few minutes on 29 June. This is planned at [https://www.timeanddate.com/worldclock/fixedtime.html?iso=20210629T1400 14:00 UTC]. [https://phabricator.wikimedia.org/T281515][https://phabricator.wikimedia.org/T281209] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.12|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-06-29|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-06-30|en}}. It will be on all wikis from {{#time:j xg|2021-07-01|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * <code>Threshold for stub link formatting</code>, <code>thumbnail size</code> and <code>auto-number headings</code> can be set in preferences. They are expensive to maintain and few editors use them. The developers are planning to remove them. Removing them will make pages load faster. You can [[mw:Special:MyLanguage/User:SKim (WMF)/Performance Dependent User Preferences|read more and give feedback]]. * A toolbar will be added to the [[mw:Talk pages project/Replying|Reply tool]]'s wikitext source mode. This will make it easier to link to pages and to ping other users. [https://phabricator.wikimedia.org/T276609][https://www.mediawiki.org/wiki/Talk_pages_project/Replying#Status_updates] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 16:31, 28 ജൂൺ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21653312 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/27|Tech News: 2021-27]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/27|Translations]] are available. '''Tech News''' * The next issue of Tech News will be sent out on 19 July. '''Recent changes''' * [[:wikidata:Q4063270|AutoWikiBrowser]] is a tool to make repetitive tasks easier. It now uses [[:w:en:JSON|JSON]]. <code>Wikipedia:AutoWikiBrowser/CheckPage</code> has moved to <code>Wikipedia:AutoWikiBrowser/CheckPageJSON</code> and <code>Wikipedia:AutoWikiBrowser/Config</code>. <code>Wikipedia:AutoWikiBrowser/CheckPage/Version</code> has moved to <code>Wikipedia:AutoWikiBrowser/CheckPage/VersionJSON</code>. The tool will eventually be configured on the wiki so that you don't have to wait until the new version to add templates or regular expression fixes. [https://phabricator.wikimedia.org/T241196] '''Problems''' * [[m:Special:MyLanguage/InternetArchiveBot|InternetArchiveBot]] helps saving online sources on some wikis. It adds them to [[:w:en:Wayback Machine|Wayback Machine]] and links to them there. This is so they don't disappear if the page that was linked to is removed. It currently has a problem with linking to the wrong date when it moves pages from <code>archive.is</code> to <code>web.archive.org</code>. [https://phabricator.wikimedia.org/T283432] '''Changes later this week''' * The tool to [[m:WMDE Technical Wishes/Finding and inserting templates|find, add and remove templates]] will be updated. This is to make it easier to find and use the right templates. It will come to the first wikis on 7 July. It will come to more wikis later this year. [https://meta.wikimedia.org/wiki/WMDE_Technical_Wishes/Removing_a_template_from_a_page_using_the_VisualEditor][https://phabricator.wikimedia.org/T284553] * There is no new MediaWiki version this week. '''Future changes''' * Some Wikimedia wikis use [[m:Special:MyLanguage/Flagged Revisions|Flagged Revisions]] or pending changes. It hides edits from new and unregistered accounts for readers until they have been patrolled. The auto review action in Flagged Revisions will no longer be logged. All old logs of auto-review will be removed. This is because it creates a lot of logs that are not very useful. [https://phabricator.wikimedia.org/T285608] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 17:32, 5 ജൂലൈ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21694636 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/29|Tech News: 2021-29]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/29|Translations]] are available. '''Recent changes''' * The tool to [[m:WMDE Technical Wishes/Finding and inserting templates|find, add and remove templates]] was updated. This is to make it easier to find and use the right templates. It was supposed to come to the first wikis on 7 July. It was delayed to 12 July instead. It will come to more wikis later this year. [https://meta.wikimedia.org/wiki/WMDE_Technical_Wishes/Removing_a_template_from_a_page_using_the_VisualEditor][https://phabricator.wikimedia.org/T284553] * [[Special:UnconnectedPages|Special:UnconnectedPages]] lists pages that are not connected to Wikidata. This helps you find pages that can be connected to Wikidata items. Some pages should not be connected to Wikidata. You can use the magic word <code><nowiki>__EXPECTED_UNCONNECTED_PAGE__</nowiki></code> on pages that should not be listed on the special page. [https://phabricator.wikimedia.org/T97577] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.15|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-07-20|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-07-21|en}}. It will be on all wikis from {{#time:j xg|2021-07-22|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|15px|link=|Advanced item]] How media is structured in the [[:w:en:Parsing|parser's]] HTML output will soon change. This can affect bots, gadgets, user scripts and extensions. You can [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/L2UQJRHTFK5YG3IOZEC7JSLH2ZQNZRVU/ read more]. You can test it on [[:testwiki:Main Page|Testwiki]] or [[:test2wiki:Main Page|Testwiki 2]]. * [[File:Octicons-tools.svg|15px|link=|Advanced item]] The parameters for how you obtain [[mw:API:Tokens|tokens]] in the MediaWiki API were changed in 2014. The old way will no longer work from 1 September. Scripts, bots and tools that use the parameters from before the 2014 change need to be updated. You can [[phab:T280806#7215377|read more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/29|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 15:31, 19 ജൂലൈ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21755027 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/30|Tech News: 2021-30]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/30|Translations]] are available. '''Recent changes''' * A [[mw:MediaWiki 1.37/wmf.14|new version]] of MediaWiki came to the Wikimedia wikis the week before last week. This was not in Tech News because there was no newsletter that week. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.16|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-07-27|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-07-28|en}}. It will be on all wikis from {{#time:j xg|2021-07-29|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * If you use the [[mw:Special:MyLanguage/Skin:MonoBook|Monobook skin]] you can choose to switch off [[:w:en:Responsive web design|responsive design]] on mobile. This will now work for more skins. If <code>{{int:monobook-responsive-label}}</code> is unticked you need to also untick the new [[Special:Preferences#mw-prefsection-rendering|preference]] <code>{{int:prefs-skin-responsive}}</code>. Otherwise it will stop working. Interface admins can automate this process on your wiki. You can [[phab:T285991|read more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/30|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 21:10, 26 ജൂലൈ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21771634 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/31|Tech News: 2021-31]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/31|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|Advanced item]] If your wiki uses markup like <bdi lang="zxx" dir="ltr"><code><nowiki><div class="mw-content-ltr"></nowiki></code></bdi> or <bdi lang="zxx" dir="ltr"><code><nowiki><div class="mw-content-rtl"></nowiki></code></bdi> without the required <bdi lang="zxx" dir="ltr"><code>dir</code></bdi> attribute, then these will no longer work in 2 weeks. There is a short-term fix that can be added to your local wiki's Common.css page, which is explained at [[phab:T287701|T287701]]. From now on, all usages should include the full attributes, for example: <bdi lang="zxx" dir="ltr"><code><nowiki><div class="mw-content-ltr" dir="ltr" lang="en"></nowiki></code></bdi> or <bdi lang="zxx" dir="ltr"><code><nowiki><div class="mw-content-rtl" dir="rtl" lang="he"></nowiki></code></bdi>. This also applies to some other HTML tags, such as <code>span</code> or <code>code</code>. You can find existing examples on your wiki that need to be updated, using the instructions at [[phab:T287701|T287701]]. * Reminder: Wikimedia has [[m:Special:MyLanguage/IRC/Migrating to Libera Chat|migrated to the Libera Chat IRC network]], from the old Freenode network. Local documentation should be updated. '''Problems''' * Last week, all wikis had slow access or no access for 30 minutes. There was a problem with generating dynamic lists of articles on the Russian Wikinews, due to the bulk import of 200,000+ new articles over 3 days, which led to database problems. The problematic feature has been disabled on that wiki and developers are discussing if it can be fixed properly. [https://phabricator.wikimedia.org/T287380][https://wikitech.wikimedia.org/wiki/Incident_documentation/2021-07-26_ruwikinews_DynamicPageList] '''Changes later this week''' * When adding links to a page using [[mw:VisualEditor|VisualEditor]] or the [[mw:Special:MyLanguage/2017 wikitext editor|2017 wikitext editor]], [[mw:Special:MyLanguage/Extension:Disambiguator|disambiguation pages]] will now only appear at the bottom of search results. This is because users do not often want to link to disambiguation pages. [https://phabricator.wikimedia.org/T285510] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.17|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-08-03|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-08-04|en}}. It will be on all wikis from {{#time:j xg|2021-08-05|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * The [[mw:Wikimedia Apps/Team/Android|team of the Wikipedia app for Android]] is working on communication in the app. The developers are working on how to talk to other editors and get notifications. You can [[mw:Special:MyLanguage/Wikimedia Apps/Team/Android/Communication|read more]]. They are looking for users who want to [[mw:Special:MyLanguage/Wikimedia Apps/Team/Android/Communication/UsertestingJuly2021|test the plans]]. Any editor who has an Android phone and is willing to download the app can do this. * The [[Special:Preferences#mw-prefsection-betafeatures|Beta Feature]] for {{int:discussiontools-preference-label}} will be updated in the coming weeks. You will be able to [[mw:Talk pages project/Notifications|subscribe to individual sections]] on a talk page at more wikis. You can test this now by adding <code>?dtenable=1</code> to the end of the talk page's URL ([https://meta.wikimedia.org/wiki/Meta_talk:Sandbox?dtenable=1 example]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/31|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 20:46, 2 ഓഗസ്റ്റ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21818289 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [please test] Growth team features == <div dir="ltr" lang="en"> Hello! Sorry to use English. {{Int:please-translate}}. I'm [[User:Trizek (WMF)|Trizek (WMF)]]. I work as a community relations specialist for the Wikimedia Foundation. I'm here to share a message from the [[mw:Growth|Growth team]]. As you may already know, the Growth team's goal is to create features that would help newcomers. Our goal is to help newcomers when they edit for the first time and also to increase the retention of new editors. [[mw:Growth#deploymentstable|Several wikis already have these features]] since a long time now. Working with these wikis, [[mw:NEWTEA|the Growth team found evidence of the efficiency of these new features]]. These features will be available for all new accounts on your Wikipedia '''starting on the week of August 23''', 2021. This way your Wikipedia will offer more options for newcomers to make good first edits and become community members. === Which features? === [[File:Screenshot of newcomer homepage variant D 2020-10-23.png|thumb|The newcomer homepage (here on Portuguese Wikipedia, displayed in English)]] We have [[mw:Growth/Feature summary|created several features]] to help them, and also to help community members who help them : * [[mw:Growth/Feature summary#Newcomer homepage|'''Newcomer homepage''']]: a new special page, the best place for a newcomer to get started. Please visit it at [[Special:Homepage]] It includes: ** [[mw:Growth/Feature summary#Newcomer tasks|'''Newcomer tasks''']]: a feed of task suggestions that help newcomers learn to edit. Newcomers have been making [[mw:NEWTEA|productive edits]] through this feed! [[mw:Help:Growth/Tools/Suggested edits|Know more about this tool]]. ** '''Mentorship module''' [optional]: each newcomers has a direct link to an experienced user (see below). This way, they can ask questions about editing Wikipedia, less the need to find where to ask for assistance. ** '''Impact module''': the user sees how many pages views articles they edit received. Have a look at [[Special:Impact]] for yours! * [[mw:Growth/Feature summary#Help panel|'''Help panel''']]: a platform to provide resources to newcomers while they are editing. If they do some suggested tasks, they are guided step-by-step on the process of editing. * '''Welcome Survey''': communities can know why newcomers create an account on Wikipedia. You can see it at [[Special:WelcomeSurvey]]. The features available right now in your preferences ([[Special:Preferences#mw-prefsection-personal-homepage|here]] and [[Special:Preferences#mw-prefsection-editing|there]]) so that you can try them. ''They are'' not ''yet visible to newcomers''. === How to help? === First, we need help to '''translate the features'''. At the moment, most of the messages newcomers will see on your Wikipedia are in English, some of them have been translated using machine translation. Please help '''[https://translatewiki.net/w/i.php?title=Special:Translate&group=ext-growthexperiments&language=&filter=&action=translate translate the interface]''' (done on [[translatewiki.net]]. It needs a specific account). Also, I need your help checking on the configuration the team setups as default. '''Please try the features''' and let us know if something questions you. Newcomers tasks are based on templates to suggest edits to newcomers. You can check the templates used on [[MediaWiki:NewcomerTasks.json]]. You can also change the templates and the help links defined there. Several templates can be added for the same task. It you are familiar with Phabricator, '''[[phab:T275069|here is the ticket about this deployment]]'''. Please find your wiki in the list to access all the information we used for the deployment. Please have a look at it. You can suggest changes by replying to this message. If you wish to, you can create a list of mentors. This will activate the optional Mentorship module. Please [[mw:Growth/Communities/How to introduce yourself as a mentor|format the list following the guidance]]. You need at least one mentor for each 500 new accounts created monthly on your wiki (3 mentors minimum). Are you hesitant to become a mentor? Please check [[mw:Growth/Communities/How to interact with newcomers|the resources we have written]] based on other mentors' experiences. Please tell us if you are interested by creating a mentor list! Let me know if you have any question about this deployment, please ping me! Of course, if this message is not at the right place, please move or share it (and let me know). All the best, [[user:Trizek (WMF)|Trizek (WMF)]], 15:33, 4 ഓഗസ്റ്റ് 2021 (UTC) </div> <!-- https://meta.wikimedia.org/w/index.php?title=User:Trizek_(WMF)/sandbox/temp_MassMessage_list&oldid=21840649 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/32|Tech News: 2021-32]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/32|Translations]] are available. '''Problems''' * You can read but not edit 17 wikis for a few minutes on 10 August. This is planned at [https://zonestamp.toolforge.org/1628571650 05:00 UTC]. This is because of work on the database. [https://phabricator.wikimedia.org/T287449] '''Changes later this week''' * The [[wmania:Special:MyLanguage/2021:Hackathon|Wikimania Hackathon]] will take place remotely on 13 August, starting at 5:00 UTC, for 24 hours. You can participate in many ways. You can still propose projects and sessions. * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.18|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-08-10|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-08-11|en}}. It will be on all wikis from {{#time:j xg|2021-08-12|en}} ([[mw:MediaWiki 1.37/Roadmap|calendar]]). * [[File:Octicons-tools.svg|15px|link=|Advanced item]] The old CSS <bdi lang="zxx" dir="ltr"><code><nowiki><div class="visualClear"></div></nowiki></code></bdi> will not be supported after 12 August. Instead, templates and pages should use <bdi lang="zxx" dir="ltr"><code><nowiki><div style="clear:both;"></div></nowiki></code></bdi>. Please help to replace any existing uses on your wiki. There are global-search links available at [[phab:T287962|T287962]]. '''Future changes''' * [[m:Special:MyLanguage/The Wikipedia Library|The Wikipedia Library]] is a place for Wikipedia editors to get access to sources. There is an [[mw:Special:MyLanguage/Extension:TheWikipediaLibrary|extension]] which has a new function to tell users when they can take part in it. It will use notifications. It will start pinging the first users in September. It will ping more users later. [https://phabricator.wikimedia.org/T288070] * [[File:Octicons-tools.svg|15px|link=|Advanced item]] [[w:en:Vue.js|Vue.js]] will be the [[w:en:JavaScript|JavaScript]] framework for MediaWiki in the future. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/SOZREBYR36PUNFZXMIUBVAIOQI4N7PDU/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/32|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 16:20, 9 ഓഗസ്റ്റ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21856726 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/33|Tech News: 2021-33]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/33|Translations]] are available. '''Recent changes''' * You can add language links in the sidebar in the [[mw:Special:MyLanguage/Reading/Web/Desktop Improvements|new Vector skin]] again. You do this by connecting the page to a Wikidata item. The new Vector skin has moved the language links but the new language selector cannot add language links yet. [https://phabricator.wikimedia.org/T287206] '''Problems''' * There was a problem on wikis which use the Translate extension. Translations were not updated or were replaced with the English text. The problems have been fixed. [https://phabricator.wikimedia.org/T288700][https://phabricator.wikimedia.org/T288683][https://phabricator.wikimedia.org/T288719] '''Changes later this week''' * A [[mw:Help:Tags|revision tag]] will soon be added to edits that add links to [[mw:Special:MyLanguage/Extension:Disambiguator|disambiguation pages]]. This is because these links are usually added by accident. The tag will allow editors to easily find the broken links and fix them. If your wiki does not like this feature, it can be [[mw:Help:Tags#Deleting a tag added by the software|hidden]]. [https://phabricator.wikimedia.org/T287549] *Would you like to help improve the information about tools? Would you like to attend or help organize a small virtual meetup for your community to discuss the list of tools? Please get in touch on the [[m:Toolhub/The Quality Signal Sessions|Toolhub Quality Signal Sessions]] talk page. We are also looking for feedback [[m:Talk:Toolhub/The Quality Signal Sessions#Discussion topic for "Quality Signal Sessions: The Tool Maintainers edition"|from tool maintainers]] on some specific questions. * In the past, edits to any page in your user talk space ignored your [[mw:Special:MyLanguage/Help:Notifications#mute|mute list]], e.g. sub-pages. Starting this week, this is only true for edits to your talk page. [https://phabricator.wikimedia.org/T288112] * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.19|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-08-17|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-08-18|en}}. It will be on all wikis from {{#time:j xg|2021-08-19|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/33|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 19:27, 16 ഓഗസ്റ്റ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21889213 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/34|Tech News: 2021-34]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/34|Translations]] are available. '''Recent changes''' * The [[mw:Special:MyLanguage/Extension:Score|Score]] extension (<bdi lang="zxx" dir="ltr"><code><nowiki><score></nowiki></code></bdi> notation) has been re-enabled on public wikis and upgraded to a newer version. Some musical score functionality may no longer work because the extension is only enabled in "safe mode". The security issue has been fixed and an [[mw:Special:MyLanguage/Extension:Score/2021 security advisory|advisory published]]. '''Problems''' * You will be able to read but not edit [[phab:T289130|some wikis]] for a few minutes on {{#time:j xg|2021-08-25|en}}. This will happen around [https://zonestamp.toolforge.org/1629871217 06:00 UTC]. This is for database maintenance. During this time, operations on the CentralAuth will also not be possible. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.20|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-08-24|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-08-25|en}}. It will be on all wikis from {{#time:j xg|2021-08-26|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/34|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 21:58, 23 ഓഗസ്റ്റ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21923254 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == Read-only reminder == <div lang="en" dir="ltr" class="mw-content-ltr"> <section begin="MassMessage"/> A maintenance operation will be performed on [https://zonestamp.toolforge.org/1629871231 {{#time: l F d H:i e|2021-08-25T06:00|en}}]. It should only last for a few minutes. This will affect your wiki as well as 11 other wikis. During this time, publishing edits will not be possible. Also during this time, operations on the CentralAuth will not be possible (GlobalRenames, changing/confirming e-mail addresses, logging into new wikis, password changes). For more details about the operation and on all impacted services, please check [[phab:T289130|on Phabricator]]. A banner will be displayed 30 minutes before the operation. Please help your community to be aware of this maintenance operation. {{Int:Feedback-thanks-title}}<section end="MassMessage"/> </div> 20:34, 24 ഓഗസ്റ്റ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21927201 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/35|Tech News: 2021-35]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/35|Translations]] are available. '''Recent changes''' * Some musical score syntax no longer works and may needed to be updated, you can check [[:Category:{{MediaWiki:score-error-category}}]] on your wiki for a list of pages with errors. '''Problems''' * Musical scores were unable to render lyrics in some languages because of missing fonts. This has been fixed now. If your language would prefer a different font, please file a request in Phabricator. [https://phabricator.wikimedia.org/T289554] '''Changes later this week''' * [[File:Octicons-tools.svg|15px|link=|Advanced item]] The parameters for how you obtain [[mw:API:Tokens|tokens]] in the MediaWiki API were changed in 2014. The old way will no longer work from 1 September. Scripts, bots and tools that use the parameters from before the 2014 change need to be updated. You can [[phab:T280806#7215377|read more]] about this. * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.21|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-08-31|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-09-01|en}}. It will be on all wikis from {{#time:j xg|2021-09-02|en}} ([[mw:MediaWiki 1.37/Roadmap|calendar]]). '''Future changes''' * You will be able to read but not edit [[phab:T289660|Commons]] for a few minutes on {{#time:j xg|2021-09-06|en}}. This will happen around [https://zonestamp.toolforge.org/1630818058 05:00 UTC]. This is for database maintenance. * All wikis will be read-only for a few minutes in the week of 13 September. More information will be published in Tech News later. It will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T287539] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/35|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 16:00, 30 ഓഗസ്റ്റ് 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21954810 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/36|Tech News: 2021-36]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/36|Translations]] are available. '''Recent changes''' * The wikis that have [[mw:Special:MyLanguage/Growth/Feature_summary|Growth features]] deployed have been part of A/B testing since deployment, in which some newcomers did not receive the new features. Now, all of the newcomers on 21 of the smallest of those wikis will be receiving the features. [https://phabricator.wikimedia.org/T289786] '''Changes later this week''' * There is no new MediaWiki version this week. '''Future changes''' * [[File:Octicons-tools.svg|15px|link=|Advanced item]] In 2017, the provided jQuery library was upgraded from version 1 to 3, with a compatibility layer. The migration will soon finish, to make the site load faster for everyone. If you maintain a gadget or user script, check if you have any JQMIGRATE errors and fix them, or they will break. [https://phabricator.wikimedia.org/T280944][https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/6Z2BVLOBBEC2QP4VV4KOOVQVE52P3HOP/] * Last year, the Portuguese Wikipedia community embarked on an experiment to make log-in compulsory for editing.  The [[m:IP Editing: Privacy Enhancement and Abuse Mitigation/Impact report for Login Required Experiment on Portuguese Wikipedia|impact report of this trial]] is ready. Moving forward, the Anti-Harassment Tools team is looking for projects that are willing to experiment with restricting IP editing on their wiki for a short-term experiment. [[m:IP Editing: Privacy Enhancement and Abuse Mitigation/Login Required Experiment|Learn more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/36|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 15:20, 6 സെപ്റ്റംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=21981010 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/37|Tech News: 2021-37]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/37|Translations]] are available. '''Recent changes''' * 45 new Wikipedias now have access to the [[mw:Special:MyLanguage/Growth/Feature summary|Growth features]]. [https://phabricator.wikimedia.org/T289680] * [[mw:Special:MyLanguage/Growth/Deployment table|A majority of Wikipedias]] now have access to the Growth features. The Growth team [[mw:Special:MyLanguage/Growth/FAQ|has published an FAQ page]] about the features. This translatable FAQ covers the description of the features, how to use them, how to change the configuration, and more. '''Problems''' * [[m:Special:MyLanguage/Tech/Server switch|All wikis will be read-only]] for a few minutes on 14 September. This is planned at [https://zonestamp.toolforge.org/1631628002 14:00 UTC]. [https://phabricator.wikimedia.org/T287539] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.37/wmf.23|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-09-14|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-09-15|en}}. It will be on all wikis from {{#time:j xg|2021-09-16|en}} ([[mw:MediaWiki 1.37/Roadmap|calendar]]). * Starting this week, Wikipedia in Italian will receive weekly software updates on Wednesdays. It used to receive the updates on Thursdays. Due to this change, bugs will be noticed and fixed sooner. [https://phabricator.wikimedia.org/T286664] * You can add language links in the sidebar in [[mw:Special:MyLanguage/Reading/Web/Desktop Improvements|the new Vector skin]] again. You do this by connecting the page to a Wikidata item. The new Vector skin has moved the language links but the new language selector cannot add language links yet. [https://phabricator.wikimedia.org/T287206] * The [[mw:Special:MyLanguage/Extension:SyntaxHighlight|syntax highlight]] tool marks up code with different colours. It now can highlight 23 new code languages. Additionally, <bdi lang="zxx" dir="ltr"><code>golang</code></bdi> can now be used as an alias for the [[d:Q37227|Go programming language]], and a special <bdi lang="zxx" dir="ltr"><code>output</code></bdi> mode has been added to show a program's output. [https://phabricator.wikimedia.org/T280117][https://gerrit.wikimedia.org/r/c/mediawiki/extensions/SyntaxHighlight_GeSHi/+/715277/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/37|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 15:34, 13 സെപ്റ്റംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22009517 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/38|Tech News: 2021-38]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/38|Translations]] are available. '''Recent changes''' * Growth features are now deployed to almost all Wikipedias. [[phab:T290582|For the majority of small Wikipedias]], the features are only available for experienced users, to [[mw:Special:MyLanguage/Growth/FAQ#enable|test the features]] and [[mw:Special:MyLanguage/Growth/FAQ#config|configure them]]. Features will be available for newcomers starting on 20 September 2021. * MediaWiki had a feature that would highlight local links to short articles in a different style. Each user could pick the size at which "stubs" would be highlighted. This feature was very bad for performance, and following a consultation, has been removed. [https://phabricator.wikimedia.org/T284917] * A technical change was made to the MonoBook skin to allow for easier maintenance and upkeep. This has resulted in some minor changes to HTML that make MonoBook's HTML consistent with other skins. Efforts have been made to minimize the impact on editors, but please ping [[m:User:Jon (WMF)|Jon (WMF)]] on wiki or in [[phab:T290888|phabricator]] if any problems are reported. '''Problems''' * There was a problem with search last week. Many search requests did not work for 2 hours because of an accidental restart of the search servers. [https://wikitech.wikimedia.org/wiki/Incident_documentation/2021-09-13_cirrussearch_restart] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.1|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-09-21|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-09-22|en}}. It will be on all wikis from {{#time:j xg|2021-09-23|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * [[File:Octicons-tools.svg|15px|link=|Advanced item]] The [[s:Special:ApiHelp/query+proofreadinfo|meta=proofreadpage API]] has changed. The <bdi lang="zxx" dir="ltr"><code><nowiki>piprop</nowiki></code></bdi> parameter has been renamed to <bdi lang="zxx" dir="ltr"><code><nowiki>prpiprop</nowiki></code></bdi>. API users should update their code to avoid unrecognized parameter warnings. Pywikibot users should upgrade to 6.6.0. [https://phabricator.wikimedia.org/T290585] '''Future changes''' * The [[mw:Special:MyLanguage/Help:DiscussionTools#Replying|Reply tool]] will be deployed to the remaining wikis in the coming weeks. It is currently part of "{{int:discussiontools-preference-label}}" in [[Special:Preferences#mw-prefsection-betafeatures|Beta features]] at most wikis. You will be able to turn it off in [[Special:Preferences#mw-prefsection-editing-discussion|Editing Preferences]]. [https://phabricator.wikimedia.org/T262331] * [[File:Octicons-tools.svg|15px|link=|Advanced item]] The [[mw:MediaWiki_1.37/Deprecation_of_legacy_API_token_parameters|previously announced]] change to how you obtain tokens from the API has been delayed to September 21 because of an incompatibility with Pywikibot. Bot operators using Pywikibot can follow [[phab:T291202|T291202]] for progress on a fix, and should plan to upgrade to 6.6.1 when it is released. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/38|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 18:31, 20 സെപ്റ്റംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22043415 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/39|Tech News: 2021-39]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W39"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/39|Translations]] are available. '''Recent changes''' * [[w:en:IOS|iOS 15]] has a new function called [https://support.apple.com/en-us/HT212614 Private Relay] (Apple website). This can hide the user's IP when they use [[w:en:Safari (software)|Safari]] browser. This is like using a [[w:en:Virtual private network|VPN]] in that we see another IP address instead. It is opt-in and only for those who pay extra for [[w:en:ICloud|iCloud]]. It will come to Safari users on [[:w:en:OSX|OSX]] later. There is a [[phab:T289795|technical discussion]] about what this means for the Wikimedia wikis. '''Problems''' * [[File:Octicons-tools.svg|15px|link=|Advanced item]] Some gadgets and user-scripts add items to the [[m:Customization:Explaining_skins#Portlets|portlets]] (article tools) part of the skin. A recent change to the HTML may have made those links a different font-size. This can be fixed by adding the CSS class <bdi lang="zxx" dir="ltr"><code>.vector-menu-dropdown-noicon</code></bdi>. [https://phabricator.wikimedia.org/T291438] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.2|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-09-28|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-09-29|en}}. It will be on all wikis from {{#time:j xg|2021-09-30|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * The [[mw:Special:MyLanguage/Onboarding_new_Wikipedians#New_experience|GettingStarted extension]] was built in 2013, and provides an onboarding process for new account holders in a few versions of Wikipedia. However, the recently developed [[mw:Special:MyLanguage/Growth/Feature_summary|Growth features]] provide a better onboarding experience. Since the vast majority of Wikipedias now have access to the Growth features, GettingStarted will be deactivated starting on 4 October. [https://phabricator.wikimedia.org/T235752] * A small number of users will not be able to connect to the Wikimedia wikis after 30 September. This is because an old [[:w:en:root certificate|root certificate]] will no longer work. They will also have problems with many other websites. Users who have updated their software in the last five years are unlikely to have problems. Users in Europe, Africa and Asia are less likely to have immediate problems even if their software is too old. You can [[m:Special:MyLanguage/HTTPS/2021 Let's Encrypt root expiry|read more]]. * You can [[mw:Special:MyLanguage/Help:Notifications|receive notifications]] when someone leaves a comment on user talk page or mentions you in a talk page comment. Clicking the notification link will now bring you to the comment and highlight it. Previously, doing so brought you to the top of the section that contained the comment. You can find [[phab:T282029|more information in T282029.]] '''Future changes''' * The [[mw:Special:MyLanguage/Help:DiscussionTools#Replying|Reply tool]] will be deployed to the remaining wikis in the coming weeks. It is currently part of "{{int:discussiontools-preference-label}}" in [[Special:Preferences#mw-prefsection-betafeatures|Beta features]] at most wikis. You will be able to turn it off in [[Special:Preferences#mw-prefsection-editing-discussion|Editing Preferences]]. [[phab:T288485|See the list of wikis.]] [https://phabricator.wikimedia.org/T262331] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/39|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W39"/> </div> 22:21, 27 സെപ്റ്റംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22077885 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/40|Tech News: 2021-40]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="tech-newsletter-content"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/40|Translations]] are available. '''Recent changes''' * A more efficient way of sending changes from Wikidata to Wikimedia wikis that show them has been enabled for the following 10 wikis: mediawiki.org, the Italian, Catalan, Hebrew and Vietnamese Wikipedias, French Wikisource, and English Wikivoygage, Wikibooks, Wiktionary and Wikinews. If you notice anything strange about how changes from Wikidata appear in recent changes or your watchlist on those wikis you can [[phab:T48643|let the developers know]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.3|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-10-05|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-10-06|en}}. It will be on all wikis from {{#time:j xg|2021-10-07|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * [[File:Octicons-tools.svg|15px|link=|Advanced item]] Some gadgets and bots that use the API to read the AbuseFilter log might break. The <bdi lang="zxx" dir="ltr"><code>hidden</code></bdi> property will no longer say an entry is <bdi lang="zxx" dir="ltr"><code>implicit</code></bdi> for unsuppressed log entries about suppressed edits. If your bot needs to know this, do a separate revision query. Additionally, the property will have the value <bdi lang="zxx" dir="ltr"><code>false</code></bdi> for visible entries; previously, it wasn't included in the response. [https://phabricator.wikimedia.org/T291718] * A more efficient way of sending changes from Wikidata to Wikimedia wikis that show them will be enabled for ''all production wikis''. If you notice anything strange about how changes from Wikidata appear in recent changes or your watchlist you can [[phab:T48643|let the developers know]]. '''Future changes''' * You can soon get cross-wiki notifications in the [[mw:Wikimedia Apps/Team/iOS|iOS Wikipedia app]]. You can also get notifications as push notifications. More notification updates will follow in later versions. [https://www.mediawiki.org/wiki/Wikimedia_Apps/Team/iOS/Notifications#September_2021_update] * [[File:Octicons-tools.svg|15px|link=|Advanced item]] The JavaScript variables <bdi lang="zxx" dir="ltr"><code>wgExtraSignatureNamespaces</code></bdi>, <bdi lang="zxx" dir="ltr"><code>wgLegalTitleChars</code></bdi>, and <bdi lang="zxx" dir="ltr"><code>wgIllegalFileChars</code></bdi> will soon be removed from <bdi lang="zxx" dir="ltr"><code>[[mw:Special:MyLanguage/Manual:Interface/JavaScript#mw.config|mw.config]]</code></bdi>. These are not part of the "stable" variables available for use in wiki JavaScript. [https://phabricator.wikimedia.org/T292011] * [[File:Octicons-tools.svg|15px|link=|Advanced item]] The JavaScript variables <bdi lang="zxx" dir="ltr"><code>wgCookiePrefix</code></bdi>, <bdi lang="zxx" dir="ltr"><code>wgCookieDomain</code></bdi>, <bdi lang="zxx" dir="ltr"><code>wgCookiePath</code></bdi>, and <bdi lang="zxx" dir="ltr"><code>wgCookieExpiration</code></bdi> will soon be removed from mw.config. Scripts should instead use <bdi lang="zxx" dir="ltr"><code>mw.cookie</code></bdi> from the "<bdi lang="zxx" dir="ltr">[[mw:ResourceLoader/Core_modules#mediawiki.cookie|mediawiki.cookie]]</bdi>" module. [https://phabricator.wikimedia.org/T291760] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/40|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="tech-newsletter-content"/> </div> 16:30, 4 ഒക്ടോബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22101208 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/41|Tech News: 2021-41]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W41"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/41|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.4|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-10-12|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-10-13|en}}. It will be on all wikis from {{#time:j xg|2021-10-14|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * The [[mw:Manual:Table_of_contents#Auto-numbering|"auto-number headings" preference]] is being removed. You can read [[phab:T284921]] for the reasons and discussion. This change was [[m:Tech/News/2021/26|previously]] announced. [[mw:Snippets/Auto-number_headings|A JavaScript snippet]] is available which can be used to create a Gadget on wikis that still want to support auto-numbering. '''Meetings''' * You can join a meeting about the [[mw:Special:MyLanguage/Reading/Web/Desktop Improvements|Desktop Improvements]]. A demonstration version of the [[mw:Reading/Web/Desktop Improvements/Features/Sticky Header|newest feature]] will be shown. The event will take place on Tuesday, 12 October at 16:00 UTC. [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/Talk to Web/12-10-2021|See how to join]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/41|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W41"/> </div> 15:30, 11 ഒക്ടോബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22152137 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/42|Tech News: 2021-42]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W42"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/42|Translations]] are available. '''Recent changes''' *[[m:Toolhub|Toolhub]] is a catalogue to make it easier to find software tools that can be used for working on the Wikimedia projects. You can [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/LF4SSR4QRCKV6NPRFGUAQWUFQISVIPTS/ read more]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.5|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-10-19|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-10-20|en}}. It will be on all wikis from {{#time:j xg|2021-10-21|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''Future changes''' * The developers of the [[mw:Wikimedia Apps/Team/Android|Wikipedia Android app]] are working on [[mw:Wikimedia Apps/Team/Android/Communication|communication in the app]]. You can now answer questions in [[mw:Wikimedia Apps/Team/Android/Communication/UsertestingOctober2021|survey]] to help the development. * 3–5% of editors may be blocked in the next few months. This is because of a new service in Safari, which is similar to a [[w:en:Proxy server|proxy]] or a [[w:en:VPN|VPN]]. It is called iCloud Private Relay. There is a [[m:Special:MyLanguage/Apple iCloud Private Relay|discussion about this]] on Meta. The goal is to learn what iCloud Private Relay could mean for the communities. * [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]] is a new [[w:en:API|API]] for those who use a lot of information from the Wikimedia projects on other sites. It is a way to get big commercial users to pay for the data. There will soon be a copy of the Wikimedia Enterprise dataset. You can [https://lists.wikimedia.org/hyperkitty/list/wikitech-ambassadors@lists.wikimedia.org/message/B2AX6PWH5MBKB4L63NFZY3ADBQG7MSBA/ read more]. You can also ask the team questions [https://wikimedia.zoom.us/j/88994018553 on Zoom] on [https://www.timeanddate.com/worldclock/fixedtime.html?hour=15&min=00&sec=0&day=22&month=10&year=2021 22 October 15:00 UTC]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/42|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W42"/> </div> 20:53, 18 ഒക്ടോബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22176877 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/43|Tech News: 2021-43]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W43"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/43|Translations]] are available. '''Recent changes''' * The [[m:Special:MyLanguage/Coolest_Tool_Award|Coolest Tool Award 2021]] is looking for nominations. You can recommend tools until 27 October. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.6|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-10-26|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-10-27|en}}. It will be on all wikis from {{#time:j xg|2021-10-28|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''Future changes''' *[[m:Special:MyLanguage/Help:Diff|Diff pages]] will have an improved copy and pasting experience. [[m:Special:MyLanguage/Community Wishlist Survey 2021/Copy paste diffs|The changes]] will allow the text in the diff for before and after to be treated as separate columns and will remove any unwanted syntax. [https://phabricator.wikimedia.org/T192526] * The version of the [[w:en:Liberation fonts|Liberation fonts]] used in SVG files will be upgraded. Only new thumbnails will be affected. Liberation Sans Narrow will not change. [https://phabricator.wikimedia.org/T253600] '''Meetings''' * You can join a meeting about the [[m:Special:MyLanguage/Community Wishlist Survey|Community Wishlist Survey]]. News about the [[m:Special:MyLanguage/Community Wishlist Survey 2021/Warn when linking to disambiguation pages|disambiguation]] and the [[m:Special:MyLanguage/Community Wishlist Survey 2021/Real Time Preview for Wikitext|real-time preview]] wishes will be shown. The event will take place on Wednesday, 27 October at 14:30 UTC. [[m:Special:MyLanguage/Community Wishlist Survey/Updates/Talk to Us|See how to join]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/43|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W43"/> </div> 20:07, 25 ഒക്ടോബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22232718 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/44|Tech News: 2021-44]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W44"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/44|Translations]] are available. '''Recent changes''' * There is a limit on the amount of emails a user can send each day. This limit is now global instead of per-wiki. This change is to prevent abuse. [https://phabricator.wikimedia.org/T293866] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.7|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-11-02|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-11-03|en}}. It will be on all wikis from {{#time:j xg|2021-11-04|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/44|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W44"/> </div> 20:27, 1 നവംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22269406 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/45|Tech News: 2021-45]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W45"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/45|Translations]] are available. '''Recent changes''' * Mobile IP editors are now able to receive warning notices indicating they have a talk page message on the mobile website (similar to the orange banners available on desktop). These notices will be displayed on every page outside of the main namespace and every time the user attempts to edit. The notice on desktop now has a slightly different colour. [https://phabricator.wikimedia.org/T284642][https://phabricator.wikimedia.org/T278105] '''Changes later this week''' * [[phab:T294321|Wikidata will be read-only]] for a few minutes on 11 November. This will happen around [https://zonestamp.toolforge.org/1636610400 06:00 UTC]. This is for database maintenance. [https://phabricator.wikimedia.org/T294321] * There is no new MediaWiki version this week. '''Future changes''' * In the future, unregistered editors will be given an identity that is not their [[:w:en:IP address|IP address]]. This is for legal reasons. A new user right will let editors who need to know the IPs of unregistered accounts to fight vandalism, spam, and harassment, see the IP. You can read the [[m:IP Editing: Privacy Enhancement and Abuse Mitigation#IP Masking Implementation Approaches (FAQ)|suggestions for how that identity could work]] and [[m:Talk:IP Editing: Privacy Enhancement and Abuse Mitigation|discuss on the talk page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/45|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W45"/> </div> 20:36, 8 നവംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22311003 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/46|Tech News: 2021-46]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W46"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/46|Translations]] are available. '''Recent changes''' * Most [[c:Special:MyLanguage/Commons:Maximum_file_size#MAXTHUMB|large file uploads]] errors that had messages like "<bdi lang="zxx" dir="ltr"><code>stashfailed</code></bdi>" or "<bdi lang="zxx" dir="ltr"><code>DBQueryError</code></bdi>" have now been fixed. An [[wikitech:Incident documentation/2021-11-04 large file upload timeouts|incident report]] is available. '''Problems''' * Sometimes, edits made on iOS using the visual editor save groups of numbers as telephone number links, because of a feature in the operating system. This problem is under investigation. [https://phabricator.wikimedia.org/T116525] * There was a problem with search last week. Many search requests did not work for 2 hours because of a configuration error. [https://wikitech.wikimedia.org/wiki/Incident_documentation/2021-11-10_cirrussearch_commonsfile_outage] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.9|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-11-16|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-11-17|en}}. It will be on all wikis from {{#time:j xg|2021-11-18|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/46|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W46"/> </div> 22:06, 15 നവംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22338097 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/47|Tech News: 2021-47]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W47"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/47|Translations]] are available. '''Changes later this week''' * There is no new MediaWiki version this week. *The template dialog in VisualEditor and in the [[Special:Preferences#mw-prefsection-betafeatures|new wikitext mode]] Beta feature will be [[m:WMDE Technical Wishes/VisualEditor template dialog improvements|heavily improved]] on [[phab:T286992|a few wikis]]. Your [[m:Talk:WMDE Technical Wishes/VisualEditor template dialog improvements|feedback is welcome]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/47|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W47"/> </div> 20:02, 22 നവംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22366010 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/48|Tech News: 2021-48]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W48"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/48|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.11|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-11-30|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-12-01|en}}. It will be on all wikis from {{#time:j xg|2021-12-02|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/48|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W48"/> </div> 21:14, 29 നവംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22375666 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/49|Tech News: 2021-49]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W49"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/49|Translations]] are available. '''Problems''' * MediaWiki 1.38-wmf.11 was scheduled to be deployed on some wikis last week. The deployment was delayed because of unexpected problems. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.12|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-12-07|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-12-08|en}}. It will be on all wikis from {{#time:j xg|2021-12-09|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * At all Wikipedias, a Mentor Dashboard is now available at <bdi lang="zxx" dir="ltr"><code><nowiki>Special:MentorDashboard</nowiki></code></bdi>. It allows registered mentors, who take care of newcomers' first steps, to monitor their assigned newcomers' activity. It is part of the [[mw:Special:MyLanguage/Growth/Feature summary|Growth features]]. You can learn more about [[mw:Special:MyLanguage/Growth/Communities/How_to_configure_the_mentors%27_list|activating the mentor list]] on your wiki and about [[mw:Special:MyLanguage/Growth/Mentor dashboard|the mentor dashboard project]]. * [[File:Octicons-tools.svg|15px|link=|Advanced item]] The predecessor to the current [[mw:API|MediaWiki Action API]] (which was created in 2008), <bdi lang="zxx" dir="ltr"><code><nowiki>action=ajax</nowiki></code></bdi>, will be removed this week. Any scripts or bots using it will need to switch to the corresponding API module. [https://phabricator.wikimedia.org/T42786] * [[File:Octicons-tools.svg|15px|link=|Advanced item]] An old ResourceLoader module, <bdi lang="zxx" dir="ltr"><code><nowiki>jquery.jStorage</nowiki></code></bdi>, which was deprecated in 2016, will be removed this week. Any scripts or bots using it will need to switch to <bdi lang="zxx" dir="ltr"><code><nowiki>mediawiki.storage</nowiki></code></bdi> instead. [https://phabricator.wikimedia.org/T143034] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/49|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W49"/> </div> 21:58, 6 ഡിസംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22413926 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/50|Tech News: 2021-50]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W50"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/50|Translations]] are available. '''Recent changes''' * There are now default [[m:Special:MyLanguage/Help:Namespace#Other_namespace_aliases|short aliases]] for the "Project:" namespace on most wikis. E.g. On Wikibooks wikis, <bdi lang="zxx" dir="ltr"><code><nowiki>[[WB:]]</nowiki></code></bdi> will go to the local language default for the <bdi lang="zxx" dir="ltr"><code><nowiki>[[Project:]]</nowiki></code></bdi> namespace. This change is intended to help the smaller communities have easy access to this feature. Additional local aliases can still be requested via [[m:Special:MyLanguage/Requesting wiki configuration changes|the usual process]]. [https://phabricator.wikimedia.org/T293839] '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.13|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2021-12-14|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2021-12-15|en}}. It will be on all wikis from {{#time:j xg|2021-12-16|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/50|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W50"/> </div> 22:27, 13 ഡിസംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22441074 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2021/51|Tech News: 2021-51]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2021-W51"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2021/51|Translations]] are available. '''Tech News''' * Because of the [[w:en:Christmas and holiday season|holidays]] the next issue of Tech News will be sent out on 10 January 2022. '''Recent changes''' * Queries made by the DynamicPageList extension (<bdi lang="zxx" dir="ltr"><code><nowiki><DynamicPageList></nowiki></code></bdi>) are now only allowed to run for 10 seconds and error if they take longer. This is in response to multiple outages where long-running queries caused an outage on all wikis. [https://phabricator.wikimedia.org/T287380#7575719] '''Changes later this week''' * There is no new MediaWiki version this week or next week. '''Future changes''' * The developers of the Wikipedia iOS app are looking for testers who edit in multiple languages. You can [[mw:Wikimedia Apps/Team/iOS/202112 testing|read more and let them know if you are interested]]. * [[File:Octicons-tools.svg|15px|link=|Advanced item]] The Wikimedia [[wikitech:Portal:Cloud VPS|Cloud VPS]] hosts technical projects for the Wikimedia movement. Developers need to [[wikitech:News/Cloud VPS 2021 Purge|claim projects]] they use. This is because old and unused projects are removed once a year. Unclaimed projects can be shut down from February. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/2B7KYL5VLQNHGQQHMYLW7KTUKXKAYY3T/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2021/51|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2021-W51"/> </div> 22:05, 20 ഡിസംബർ 2021 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22465395 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/02|Tech News: 2022-02]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W02"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/02|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|Advanced item]] A <bdi lang="zxx" dir="ltr"><code>oauth_consumer</code></bdi> variable has been added to the [[mw:Special:MyLanguage/AbuseFilter|AbuseFilter]] to enable identifying changes made by specific tools. [https://phabricator.wikimedia.org/T298281] * [[File:Octicons-tools.svg|15px|link=|Advanced item]] Gadgets are [[mw:Special:MyLanguage/ResourceLoader/Migration_guide_(users)#Package_Gadgets|now able to directly include JSON pages]]. This means some gadgets can now be configured by administrators without needing the interface administrator permission, such as with the Geonotice gadget. [https://phabricator.wikimedia.org/T198758] * [[File:Octicons-tools.svg|15px|link=|Advanced item]] Gadgets [[mw:Extension:Gadgets#Options|can now specify page actions]] on which they are available. For example, <bdi lang="zxx" dir="ltr"><code>|actions=edit,history</code></bdi> will load a gadget only while editing and on history pages. [https://phabricator.wikimedia.org/T63007] * [[File:Octicons-tools.svg|15px|link=|Advanced item]] Gadgets can now be loaded on demand with the <bdi lang="zxx" dir="ltr"><code>withgadget</code></bdi> URL parameter. This can be used to replace [[mw:Special:MyLanguage/Snippets/Load JS and CSS by URL|an earlier snippet]] that typically looks like <bdi lang="zxx" dir="ltr"><code>withJS</code></bdi> or <bdi lang="zxx" dir="ltr"><code>withCSS</code></bdi>. [https://phabricator.wikimedia.org/T29766] * [[File:Octicons-tools.svg|15px|link=|Advanced item]] At wikis where [[mw:Special:MyLanguage/Growth/Communities/How to configure the mentors' list|the Mentorship system is configured]], you can now use the Action API to get a list of a [[mw:Special:MyLanguage/Growth/Mentor_dashboard|mentor's]] mentees. [https://phabricator.wikimedia.org/T291966] * The heading on the main page can now be configured using <span class="mw-content-ltr" lang="en" dir="ltr">[[MediaWiki:Mainpage-title-loggedin]]</span> for logged-in users and <span class="mw-content-ltr" lang="en" dir="ltr">[[MediaWiki:Mainpage-title]]</span> for logged-out users. Any CSS that was previously used to hide the heading should be removed. [https://meta.wikimedia.org/wiki/Special:MyLanguage/Small_wiki_toolkits/Starter_kit/Main_page_customization#hide-heading] [https://phabricator.wikimedia.org/T298715] * Four special pages (and their API counterparts) now have a maximum database query execution time of 30 seconds. These special pages are: RecentChanges, Watchlist, Contributions, and Log. This change will help with site performance and stability. You can read [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/IPJNO75HYAQWIGTHI5LJHTDVLVOC4LJP/ more details about this change] including some possible solutions if this affects your workflows. [https://phabricator.wikimedia.org/T297708] * The [[mw:Special:MyLanguage/Reading/Web/Desktop Improvements/Features/Sticky Header|sticky header]] has been deployed for 50% of logged-in users on [[mw:Special:MyLanguage/Reading/Web/Desktop Improvements/Frequently asked questions#pilot-wikis|more than 10 wikis]]. This is part of the [[mw:Special:MyLanguage/Reading/Web/Desktop Improvements|Desktop Improvements]]. See [[mw:Special:MyLanguage/Reading/Web/Desktop Improvements/Participate|how to take part in the project]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.17|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-01-11|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-01-12|en}}. It will be on all wikis from {{#time:j xg|2022-01-13|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''Events''' * [[m:Special:MyLanguage/Community Wishlist Survey 2022|Community Wishlist Survey 2022]] begins. All contributors to the Wikimedia projects can propose for tools and platform improvements. The proposal phase takes place from {{#time:j xg|2022-01-10|en}} 18:00 UTC to {{#time:j xg|2022-01-23|en}} 18:00 UTC. [[m:Special:MyLanguage/Community_Wishlist_Survey/FAQ|Learn more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/02|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W02"/> </div> 01:23, 11 ജനുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22562156 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/03|Tech News: 2022-03]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W03"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/03|Translations]] are available. '''Recent changes''' * When using [[mw:Special:MyLanguage/Extension:WikiEditor|WikiEditor]] (also known as the 2010 wikitext editor), people will now see a warning if they link to disambiguation pages. If you click "{{int:Disambiguator-review-link}}" in the warning, it will ask you to correct the link to a more specific term. You can [[m:Community Wishlist Survey 2021/Warn when linking to disambiguation pages#Jan 12, 2021: Turning on the changes for all Wikis|read more information]] about this completed 2021 Community Wishlist item. * You can [[mw:Special:MyLanguage/Help:DiscussionTools#subscribe|automatically subscribe to all of the talk page discussions]] that you start or comment in using [[mw:Special:MyLanguage/Talk pages project/Feature summary|DiscussionTools]]. You will receive [[mw:Special:MyLanguage/Notifications|notifications]] when another editor replies. This is available at most wikis. Go to your [[Special:Preferences#mw-prefsection-editing-discussion|Preferences]] and turn on "{{int:discussiontools-preference-autotopicsub}}". [https://phabricator.wikimedia.org/T263819] * When asked to create a new page or talk page section, input fields can be [[mw:Special:MyLanguage/Manual:Creating_pages_with_preloaded_text|"preloaded" with some text]]. This feature is now limited to wikitext pages. This is so users can't be tricked into making malicious edits. There is a discussion about [[phab:T297725|if this feature should be re-enabled]] for some content types. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.18|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-01-18|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-01-19|en}}. It will be on all wikis from {{#time:j xg|2022-01-20|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''Events''' * [[m:Special:MyLanguage/Community Wishlist Survey 2022|Community Wishlist Survey 2022]] continues. All contributors to the Wikimedia projects can propose for tools and platform improvements. The proposal phase takes place from {{#time:j xg|2022-01-10|en}} 18:00 UTC to {{#time:j xg|2022-01-23|en}} 18:00 UTC. [[m:Special:MyLanguage/Community_Wishlist_Survey/FAQ|Learn more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/03|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W03"/> </div> 19:54, 17 ജനുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22620285 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/04|Tech News: 2022-04]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W04"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/04|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|Recurrent item]] The [[mw:MediaWiki 1.38/wmf.19|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-01-25|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-01-26|en}}. It will be on all wikis from {{#time:j xg|2022-01-27|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * The following languages can now be used with [[mw:Special:MyLanguage/Extension:SyntaxHighlight|syntax highlighting]]: BDD, Elpi, LilyPond, Maxima, Rita, Savi, Sed, Sophia, Spice, .SRCINFO. * You can now access your watchlist from outside of the user menu in the [[mw:Special:MyLanguage/Reading/Web/Desktop Improvements|new Vector skin]]. The watchlist link appears next to the notification icons if you are at the top of the page. [https://phabricator.wikimedia.org/T289619] '''Events''' * You can see the results of the [[m:Special:MyLanguage/Coolest Tool Award|Coolest Tool Award 2021]] and learn more about 14 tools which were selected this year. * You can [[m:Special:MyLanguage/Community_Wishlist_Survey/Help_us|translate, promote]], or comment on [[m:Special:MyLanguage/Community Wishlist Survey 2022/Proposals|the proposals]] in the Community Wishlist Survey. Voting will begin on {{#time:j xg|2022-01-28|en}}. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/04|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W04"/> </div> 21:37, 24 ജനുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22644148 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/05|Tech News: 2022-05]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W05"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/05|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] If a gadget should support the new <bdi lang="zxx" dir="ltr"><code>?withgadget</code></bdi> URL parameter that was [[m:Special:MyLanguage/Tech/News/2022/02|announced]] 3 weeks ago, then it must now also specify <bdi lang="zxx" dir="ltr"><code>supportsUrlLoad</code></bdi> in the gadget definition ([[mw:Special:MyLanguage/Extension:Gadgets#supportsUrlLoad|documentation]]). [https://phabricator.wikimedia.org/T29766] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.38/wmf.20|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-02-01|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-02-02|en}}. It will be on all wikis from {{#time:j xg|2022-02-03|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''Future changes''' * A change that was [[m:Special:MyLanguage/Tech/News/2021/16|announced]] last year was delayed. It is now ready to move ahead: ** The user group <code>oversight</code> will be renamed <code>suppress</code>. This is for [[phab:T109327|technical reasons]]. This is the technical name. It doesn't affect what you call the editors with this user right on your wiki. This is planned to happen in three weeks. You can comment [[phab:T112147|in Phabricator]] if you have objections. As usual, these labels can be translated on translatewiki ([[phab:T112147|direct links are available]]) or by administrators on your wiki. '''Events''' * You can vote on proposals in the [[m:Special:MyLanguage/Community Wishlist Survey 2022|Community Wishlist Survey]] between 28 January and 11 February. The survey decides what the [[m:Special:MyLanguage/Community Tech|Community Tech team]] will work on. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/05|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W05"/> </div> 17:41, 31 ജനുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22721804 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/06|Tech News: 2022-06]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W06"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/06|Translations]] are available. '''Recent changes''' * English Wikipedia recently set up a gadget for dark mode. You can enable it there, or request help from an [[m:Special:MyLanguage/Interface administrators|interface administrator]] to set it up on your wiki ([[w:en:Wikipedia:Dark mode (gadget)|instructions and screenshot]]). * Category counts are sometimes wrong. They will now be completely recounted at the beginning of every month. [https://phabricator.wikimedia.org/T299823] '''Problems''' * A code-change last week to fix a bug with [[mw:Special:MyLanguage/Manual:Live preview|Live Preview]] may have caused problems with some local gadgets and user-scripts. Any code with skin-specific behaviour for <bdi lang="zxx" dir="ltr"><code>vector</code></bdi> should be updated to also check for <bdi lang="zxx" dir="ltr"><code>vector-2022</code></bdi>. [[phab:T300987|A code-snippet, global search, and example are available]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.38/wmf.21|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-02-08|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-02-09|en}}. It will be on all wikis from {{#time:j xg|2022-02-10|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/06|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W06"/> </div> 21:15, 7 ഫെബ്രുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22765948 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/07|Tech News: 2022-07]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W07"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/07|Translations]] are available. '''Recent changes''' * [[mw:Special:MyLanguage/Manual:Purge|Purging]] a category page with fewer than 5,000 members will now recount it completely. This will allow editors to fix incorrect counts when it is wrong. [https://phabricator.wikimedia.org/T85696] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.38/wmf.22|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-02-15|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-02-16|en}}. It will be on all wikis from {{#time:j xg|2022-02-17|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * [[File:Octicons-tools.svg|15px|link=|Advanced item]] In the [[mw:Special:MyLanguage/Extension:AbuseFilter|AbuseFilter]] extension, the <code dir=ltr>rmspecials()</code> function has been updated so that it does not remove the "space" character. Wikis are advised to wrap all the uses of <code dir=ltr>rmspecials()</code> with <code dir=ltr>rmwhitespace()</code> wherever necessary to keep filters' behavior unchanged. You can use the search function on [[Special:AbuseFilter]] to locate its usage. [https://phabricator.wikimedia.org/T263024] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/07|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W07"/> </div> 19:18, 14 ഫെബ്രുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22821788 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/08|Tech News: 2022-08]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W08"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/08|Translations]] are available. '''Recent changes''' * [[Special:Nuke|Special:Nuke]] will now provide the standard deletion reasons (editable at <bdi lang="en" dir="ltr">[[MediaWiki:Deletereason-dropdown]]</bdi>) to use when mass-deleting pages. This was [[m:Community Wishlist Survey 2022/Admins and patrollers/Mass-delete to offer drop-down of standard reasons, or templated reasons.|a request in the 2022 Community Wishlist Survey]]. [https://phabricator.wikimedia.org/T25020] * At Wikipedias, all new accounts now get the [[mw:Special:MyLanguage/Growth/Feature_summary|Growth features]] by default when creating an account. Communities are encouraged to [[mw:Special:MyLanguage/Help:Growth/Tools/Account_creation|update their help resources]]. Previously, only 80% of new accounts would get the Growth features. A few Wikipedias remain unaffected by this change. [https://phabricator.wikimedia.org/T301820] * You can now prevent specific images that are used in a page from appearing in other locations, such as within PagePreviews or Search results. This is done with the markup <bdi lang="zxx" dir="ltr"><code><nowiki>class=notpageimage</nowiki></code></bdi>. For example, <code><nowiki>[[File:Example.png|class=notpageimage]]</nowiki></code>. [https://phabricator.wikimedia.org/T301588] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] There has been a change to the HTML of Special:Contributions, Special:MergeHistory, and History pages, to support the grouping of changes by date in [[mw:Special:MyLanguage/Skin:Minerva_Neue|the mobile skin]]. While unlikely, this may affect gadgets and user scripts. A [[phab:T298638|list of all the HTML changes]] is on Phabricator. '''Events''' * [[m:Special:MyLanguage/Community Wishlist Survey 2022/Results|Community Wishlist Survey results]] have been published. The [[m:Special:MyLanguage/Community Wishlist Survey/Updates/2022 results#leaderboard|ranking of prioritized proposals]] is also available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.38/wmf.23|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-02-22|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-02-23|en}}. It will be on all wikis from {{#time:j xg|2022-02-24|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''Future changes''' * The software to play videos and audio files on pages will change soon on all wikis. The old player will be removed. Some audio players will become wider after this change. [[mw:Special:MyLanguage/Extension:TimedMediaHandler/VideoJS_Player|The new player]] has been a beta feature for over four years. [https://phabricator.wikimedia.org/T100106][https://phabricator.wikimedia.org/T248418] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Toolforge's underlying operating system is being updated. If you maintain any tools there, there are two options for migrating your tools into the new system. There are [[wikitech:News/Toolforge Stretch deprecation|details, deadlines, and instructions]] on Wikitech. [https://lists.wikimedia.org/hyperkitty/list/cloud-announce@lists.wikimedia.org/thread/EPJFISC52T7OOEFH5YYMZNL57O4VGSPR/] * Administrators will soon have [[m:Special:MyLanguage/Community Wishlist Survey 2021/(Un)delete associated talk page|the option to delete/undelete]] the associated "talk" page when they are deleting a given page. An API endpoint with this option will also be available. This was [[m:Community Wishlist Survey 2021/Admins and patrollers/(Un)delete associated talk page|a request from the 2021 Wishlist Survey]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W08"/> </div> 19:11, 21 ഫെബ്രുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22847768 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/09|Tech News: 2022-09]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W09"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/09|Translations]] are available. '''Recent changes''' * When searching for edits by [[mw:Special:MyLanguage/Help:Tags|change tags]], e.g. in page history or user contributions, there is now a dropdown list of possible tags. This was [[m:Community Wishlist Survey 2022/Miscellaneous/Improve plain-text change tag selector|a request in the 2022 Community Wishlist Survey]]. [https://phabricator.wikimedia.org/T27909] * Mentors using the [[mw:Special:MyLanguage/Growth/Mentor_dashboard|Growth Mentor dashboard]] will now see newcomers assigned to them who have made at least one edit, up to 200 edits. Previously, all newcomers assigned to the mentor were visible on the dashboard, even ones without any edit or ones who made hundred of edits. Mentors can still change these values using the filters on their dashboard. Also, the last choice of filters will now be saved. [https://phabricator.wikimedia.org/T301268][https://phabricator.wikimedia.org/T294460] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] The user group <code>oversight</code> was renamed <code>suppress</code>. This is for [[phab:T109327|technical reasons]]. You may need to update any local references to the old name, e.g. gadgets, links to Special:Listusers, or uses of [[mw:Special:MyLanguage/Help:Magic_words|NUMBERINGROUP]]. '''Problems''' * The recent change to the HTML of [[mw:Special:MyLanguage/Help:Tracking changes|tracking changes]] pages caused some problems for screenreaders. This is being fixed. [https://phabricator.wikimedia.org/T298638] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.38/wmf.24|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-03-01|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-03-02|en}}. It will be on all wikis from {{#time:j xg|2022-03-03|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''Future changes''' * Working with templates will become easier. [[m:WMDE_Technical_Wishes/Templates|Several improvements]] are planned for March 9 on most wikis and on March 16 on English Wikipedia. The improvements include: Bracket matching, syntax highlighting colors, finding and inserting templates, and related visual editor features. * If you are a template developer or an interface administrator, and you are intentionally overriding or using the default CSS styles of user feedback boxes (the classes: <code dir=ltr>successbox, messagebox, errorbox, warningbox</code>), please note that these classes and associated CSS will soon be removed from MediaWiki core. This is to prevent problems when the same class-names are also used on a wiki. Please let us know by commenting at [[phab:T300314]] if you think you might be affected. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W09"/> </div> 22:59, 28 ഫെബ്രുവരി 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22902593 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/10|Tech News: 2022-10]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W10"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/10|Translations]] are available. '''Problems''' * There was a problem with some interface labels last week. It will be fixed this week. This change was part of ongoing work to simplify the support for skins which do not have active maintainers. [https://phabricator.wikimedia.org/T301203] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.38/wmf.25|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-03-08|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-03-09|en}}. It will be on all wikis from {{#time:j xg|2022-03-10|en}} ([[mw:MediaWiki 1.38/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/10|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W10"/> </div> 21:15, 7 മാർച്ച് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22958074 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/11|Tech News: 2022-11]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W11"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/11|Translations]] are available. '''Recent changes''' * In the Wikipedia Android app [[mw:Special:MyLanguage/Wikimedia_Apps/Team/Android/Communication#Updates|it is now possible]] to change the toolbar at the bottom so the tools you use more often are easier to click on. The app now also has a focused reading mode. [https://phabricator.wikimedia.org/T296753][https://phabricator.wikimedia.org/T254771] '''Problems''' * There was a problem with the collection of some page-view data from June 2021 to January 2022 on all wikis. This means the statistics are incomplete. To help calculate which projects and regions were most affected, relevant datasets are being retained for 30 extra days. You can [[m:Talk:Data_retention_guidelines#Added_exception_for_page_views_investigation|read more on Meta-wiki]]. * There was a problem with the databases on March 10. All wikis were unreachable for logged-in users for 12 minutes. Logged-out users could read pages but could not edit or access uncached content then. [https://wikitech.wikimedia.org/wiki/Incident_documentation/2022-03-10_MediaWiki_availability] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.38/wmf.26|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-03-15|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-03-16|en}}. It will be on all wikis from {{#time:j xg|2022-03-17|en}} ([[mw:MediaWiki 1.38/Roadmap|calendar]]). * When [[mw:Special:MyLanguage/Help:System_message#Finding_messages_and_documentation|using <bdi lang="zxx" dir="ltr"><code>uselang=qqx</code></bdi> to find localisation messages]], it will now show all possible message keys for navigation tabs such as "{{int:vector-view-history}}". [https://phabricator.wikimedia.org/T300069] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Access to [[{{#special:RevisionDelete}}]] has been expanded to include users who have <code dir=ltr>deletelogentry</code> and <code dir=ltr>deletedhistory</code> rights through their group memberships. Before, only those with the <code dir=ltr>deleterevision</code> right could access this special page. [https://phabricator.wikimedia.org/T301928] * On the [[{{#special:Undelete}}]] pages for diffs and revisions, there will be a link back to the main Undelete page with the list of revisions. [https://phabricator.wikimedia.org/T284114] '''Future changes''' * The Wikimedia Foundation has announced the IP Masking implementation strategy and next steps. The [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation#feb25|announcement can be read here]]. * The [[mw:Special:MyLanguage/Wikimedia Apps/Android FAQ|Wikipedia Android app]] developers are working on [[mw:Special:MyLanguage/Wikimedia Apps/Team/Android/Communication|new functions]] for user talk pages and article talk pages. [https://phabricator.wikimedia.org/T297617] '''Events''' * The [[mw:Wikimedia Hackathon 2022|Wikimedia Hackathon 2022]] will take place as a hybrid event on 20-22 May 2022. The Hackathon will be held online and there are grants available to support local in-person meetups around the world. Grants can be requested until 20 March. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/11|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W11"/> </div> 22:07, 14 മാർച്ച് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=22993074 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/12|Tech News: 2022-12]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W12"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/12|Translations]] are available. '''New code release schedule for this week''' * There will be four MediaWiki releases this week, instead of just one. This is an experiment which should lead to fewer problems and to faster feature updates. The releases will be on all wikis, at different times, on Monday, Tuesday, and Wednesday. You can [[mw:Special:MyLanguage/Wikimedia Release Engineering Team/Trainsperiment week|read more about this project]]. '''Recent changes''' * You can now set how many search results to show by default in [[Special:Preferences#mw-prefsection-searchoptions|your Preferences]]. This was the 12th most popular wish in the [[m:Special:MyLanguage/Community Wishlist Survey 2022/Results|Community Wishlist Survey 2022]]. [https://phabricator.wikimedia.org/T215716] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] The Jupyter notebooks tool [[wikitech:PAWS|PAWS]] has been updated to a new interface. [https://phabricator.wikimedia.org/T295043] '''Future changes''' * Interactive maps via [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] will soon work on wikis using the [[mw:Special:MyLanguage/Extension:FlaggedRevs|FlaggedRevisions]] extension. [https://wikimedia.sslsurvey.de/Kartographer-Workflows-EN/ Please tell us] which improvements you want to see in Kartographer. You can take this survey in simple English. [https://meta.wikimedia.org/wiki/WMDE_Technical_Wishes/Geoinformation] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/12|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W12"/> </div> 16:00, 21 മാർച്ച് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23034693 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/13|Tech News: 2022-13]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W13"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/13|Translations]] are available. '''Recent changes''' * There is a simple new Wikimedia Commons upload tool available for macOS users, [[c:Commons:Sunflower|Sunflower]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.5|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-03-29|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-03-30|en}}. It will be on all wikis from {{#time:j xg|2022-03-31|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * Some wikis will be in read-only for a few minutes because of regular database maintenance. It will be performed on {{#time:j xg|2022-03-29|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s3.dblist targeted wikis]) and on {{#time:j xg|2022-03-31|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s5.dblist targeted wikis]). [https://phabricator.wikimedia.org/T301850][https://phabricator.wikimedia.org/T303798] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W13"/> </div> 19:54, 28 മാർച്ച് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23073711 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == [[m:Special:MyLanguage/Tech/News/2022/14|Tech News: 2022-14]] == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W14"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/14|Translations]] are available. '''Problems''' * For a few days last week, edits that were suggested to newcomers were not tagged in the [[{{#special:recentchanges}}]] feed. This bug has been fixed. [https://phabricator.wikimedia.org/T304747] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.6|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-04-05|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-04-06|en}}. It will be on all wikis from {{#time:j xg|2022-04-07|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-04-07|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s4.dblist targeted wikis]). '''Future changes''' * Starting next week, Tech News' title will be translatable. When the newsletter is distributed, its title may not be <code dir=ltr>Tech News: 2022-14</code> anymore. It may affect some filters that have been set up by some communities. [https://phabricator.wikimedia.org/T302920] * Over the next few months, the "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" Growth feature [[phab:T304110|will become available to more Wikipedias]]. Each week, a few wikis will get the feature. You can test this tool at [[mw:Special:MyLanguage/Growth#deploymentstable|a few wikis where "Link recommendation" is already available]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W14"/> </div> 21:00, 4 ഏപ്രിൽ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23097604 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-15</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W15"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/15|Translations]] are available. '''Recent changes''' * There is a new public status page at <span class="mw-content-ltr" lang="en" dir="ltr">[https://www.wikimediastatus.net/ www.wikimediastatus.net]</span>. This site shows five automated high-level metrics where you can see the overall health and performance of our wikis' technical environment. It also contains manually-written updates for widespread incidents, which are written as quickly as the engineers are able to do so while also fixing the actual problem. The site is separated from our production infrastructure and hosted by an external service, so that it can be accessed even if the wikis are briefly unavailable. You can [https://diff.wikimedia.org/2022/03/31/announcing-www-wikimediastatus-net/ read more about this project]. * On Wiktionary wikis, the software to play videos and audio files on pages has now changed. The old player has been removed. Some audio players will become wider after this change. [[mw:Special:MyLanguage/Extension:TimedMediaHandler/VideoJS_Player|The new player]] has been a beta feature for over four years. [https://phabricator.wikimedia.org/T100106][https://phabricator.wikimedia.org/T248418] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.7|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-04-12|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-04-13|en}}. It will be on all wikis from {{#time:j xg|2022-04-14|en}} ([[mw:MediaWiki 1.39/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/15|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W15"/> </div> 19:44, 11 ഏപ്രിൽ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23124108 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-16</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W16"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/16|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.8|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-04-19|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-04-20|en}}. It will be on all wikis from {{#time:j xg|2022-04-21|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-04-19|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s7.dblist targeted wikis]) and on {{#time:j xg|2022-04-21|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s8.dblist targeted wikis]). * Administrators will now have [[m:Community Wishlist Survey 2021/(Un)delete associated talk page|the option to delete/undelete the associated "Talk" page]] when they are deleting a given page. An API endpoint with this option is also available. This concludes the [[m:Community Wishlist Survey 2021/Admins and patrollers/(Un)delete associated talk page|11th wish of the 2021 Community Wishlist Survey]]. * On [[mw:Special:MyLanguage/Reading/Web/Desktop_Improvements#test-wikis|selected wikis]], 50% of logged-in users will see the new [[mw:Special:MyLanguage/Reading/Web/Desktop Improvements/Features/Table of contents|table of contents]]. When scrolling up and down the page, the table of contents will stay in the same place on the screen. This is part of the [[mw:Special:MyLanguage/Reading/Web/Desktop Improvements|Desktop Improvements]] project. [https://phabricator.wikimedia.org/T304169] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Message boxes produced by MediaWiki code will no longer have these CSS classes: <code dir=ltr>successbox</code>, <code dir=ltr>errorbox</code>, <code dir=ltr>warningbox</code>. The styles for those classes and <code dir=ltr>messagebox</code> will be removed from MediaWiki core. This only affects wikis that use these classes in wikitext, or change their appearance within site-wide CSS. Please review any local usage and definitions for these classes you may have. This was previously announced in the [[m:Special:MyLanguage/Tech/News/2022/09|28 February issue of Tech News]]. '''Future changes''' * [[mw:Special:MyLanguage/Extension:Kartographer|Kartographer]] will become compatible with [[mw:Special:MyLanguage/Extension:FlaggedRevs|FlaggedRevisions page stabilization]]. Kartographer maps will also work on pages with [[mw:Special:MyLanguage/Help:Pending changes|pending changes]]. [https://meta.wikimedia.org/wiki/WMDE_Technical_Wishes/Geoinformation#Project_descriptions] The Kartographer documentation has been thoroughly updated. [https://www.mediawiki.org/wiki/Special:MyLanguage/Help:Extension:Kartographer/Getting_started] [https://www.mediawiki.org/wiki/Special:MyLanguage/Help:VisualEditor/Maps] [https://www.mediawiki.org/wiki/Special:MyLanguage/Help:Extension:Kartographer] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W16"/> </div> 23:11, 18 ഏപ്രിൽ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23167004 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-17</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W17"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/17|Translations]] are available. '''Recent changes''' * On [https://noc.wikimedia.org/conf/dblists/group1.dblist many wikis] (group 1), the software to play videos and audio files on pages has now changed. The old player has been removed. Some audio players will become wider after this change. [[mw:Special:MyLanguage/Extension:TimedMediaHandler/VideoJS_Player|The new player]] has been a beta feature for over four years. [https://phabricator.wikimedia.org/T100106][https://phabricator.wikimedia.org/T248418] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.9|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-04-26|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-04-27|en}}. It will be on all wikis from {{#time:j xg|2022-04-28|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-04-26|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s2.dblist targeted wikis]). * Some very old browsers and operating systems are no longer supported. Some things on the wikis might look weird or not work in very old browsers like Internet Explorer 9 or 10, Android 4, or Firefox 38 or older. [https://phabricator.wikimedia.org/T306486] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W17"/> </div> 22:55, 25 ഏപ്രിൽ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23187115 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-18</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W18"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/18|Translations]] are available. '''Recent changes''' * On [https://noc.wikimedia.org/conf/dblists/group2.dblist all remaining wikis] (group 2), the software to play videos and audio files on pages has now changed. The old player has been removed. Some audio players will become wider after this change. [[mw:Special:MyLanguage/Extension:TimedMediaHandler/VideoJS_Player|The new player]] has been a beta feature for over four years. [https://phabricator.wikimedia.org/T100106][https://phabricator.wikimedia.org/T248418] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.10|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-05-03|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-05-04|en}}. It will be on all wikis from {{#time:j xg|2022-05-05|en}} ([[mw:MediaWiki 1.39/Roadmap|calendar]]). '''Future changes''' * The developers are working on talk pages in the [[mw:Wikimedia Apps/Team/iOS|Wikipedia app for iOS]]. You can [https://wikimedia.qualtrics.com/jfe/form/SV_9GBcHczQGLbQWTY give feedback]. You can take the survey in English, German, Hebrew or Chinese. * [[m:WMDE_Technical_Wishes/VisualEditor_template_dialog_improvements#Status_and_next_steps|Most wikis]] will receive an [[m:WMDE_Technical_Wishes/VisualEditor_template_dialog_improvements|improved template dialog]] in VisualEditor and New Wikitext mode. [https://phabricator.wikimedia.org/T296759] [https://phabricator.wikimedia.org/T306967] * If you use syntax highlighting while editing wikitext, you can soon activate a [[m:WMDE_Technical_Wishes/Improved_Color_Scheme_of_Syntax_Highlighting#Color-blind_mode|colorblind-friendly color scheme]]. [https://phabricator.wikimedia.org/T306867] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Several CSS IDs related to MediaWiki interface messages will be removed. Technical editors should please [[phab:T304363|review the list of IDs and links to their existing uses]]. These include <code dir=ltr>#mw-anon-edit-warning</code>, <code dir=ltr>#mw-undelete-revision</code> and 3 others. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W18"/> </div> 19:33, 2 മേയ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23232924 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-19</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W19"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/19|Translations]] are available. '''Recent changes''' * You can now see categories in the [[mw:Special:MyLanguage/Wikimedia Apps/Team/Android|Wikipedia app for Android]]. [https://phabricator.wikimedia.org/T73966] '''Problems''' * Last week, there was a problem with Wikidata's search autocomplete. This has now been fixed. [https://phabricator.wikimedia.org/T307586] * Last week, all wikis had slow access or no access for 20 minutes, for logged-in users and non-cached pages. This was caused by a problem with a database change. [https://phabricator.wikimedia.org/T307647] '''Changes later this week''' * There is no new MediaWiki version this week. [https://phabricator.wikimedia.org/T305217#7894966] * [[m:WMDE Technical Wishes/Geoinformation#Current issues|Incompatibility issues]] with [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] and the [[mw:Special:MyLanguage/Help:Extension:FlaggedRevs|FlaggedRevs extension]] will be fixed: Deployment is planned for May 10 on all wikis. Kartographer will then be enabled on the [[phab:T307348|five wikis which have not yet enabled the extension]] on May 24. * The [[mw:Special:MyLanguage/Reading/Web/Desktop Improvements|Vector (2022)]] skin will be set as the default on several more wikis, including Arabic and Catalan Wikipedias. Logged-in users will be able to switch back to the old Vector (2010). See the [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/2022-04 for the largest wikis|latest update]] about Vector (2022). '''Future meetings''' * The next [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/Talk to Web|open meeting with the Web team]] about Vector (2022) will take place on 17 May. The following meetings are currently planned for: 7 June, 21 June, 5 July, 19 July. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W19"/> </div> 15:22, 9 മേയ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23256717 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-20</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W20"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/20|Translations]] are available. '''Changes later this week''' * Some wikis can soon use the [[mw:Special:MyLanguage/Help:Growth/Tools/Add a link|add a link]] feature. This will start on Wednesday. The wikis are {{int:project-localized-name-cawiki/en}}{{int:comma-separator/en}}{{int:project-localized-name-hewiki/en}}{{int:comma-separator/en}}{{int:project-localized-name-hiwiki/en}}{{int:comma-separator/en}}{{int:project-localized-name-kowiki/en}}{{int:comma-separator/en}}{{int:project-localized-name-nowiki/en}}{{int:comma-separator/en}}{{int:project-localized-name-ptwiki/en}}{{int:comma-separator/en}}{{int:project-localized-name-simplewiki/en}}{{int:comma-separator/en}}{{int:project-localized-name-svwiki/en}}{{int:comma-separator/en}}{{int:project-localized-name-ukwiki/en}}. This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T304542] * The [[mw:Special:MyLanguage/Wikimedia Hackathon 2022|Wikimedia Hackathon 2022]] will take place online on May 20–22. It will be in English. There are also local [[mw:Special:MyLanguage/Wikimedia Hackathon 2022/Meetups|hackathon meetups]] in Germany, Ghana, Greece, India, Nigeria and the United States. Technically interested Wikimedians can work on software projects and learn new skills. You can also host a session or post a project you want to work on. * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.12|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-05-17|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-05-18|en}}. It will be on all wikis from {{#time:j xg|2022-05-19|en}} ([[mw:MediaWiki 1.39/Roadmap|calendar]]). '''Future changes''' * You can soon edit translatable pages in the visual editor. Translatable pages exist on for examples Meta and Commons. [https://diff.wikimedia.org/2022/05/12/mediawiki-1-38-brings-support-for-editing-translatable-pages-with-the-visual-editor/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W20"/> </div> 18:57, 16 മേയ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23291515 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-21</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W21"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/21|Translations]] are available. '''Recent changes''' * Administrators using the mobile web interface can now access Special:Block directly from user pages. [https://phabricator.wikimedia.org/T307341] * The <span class="mw-content-ltr" lang="en" dir="ltr">[https://www.wiktionary.org/ www.wiktionary.org]</span> portal page now uses an automated update system. Other [[m:Project_portals|project portals]] will be updated over the next few months. [https://phabricator.wikimedia.org/T304629] '''Problems''' * The Growth team maintains a mentorship program for newcomers. Previously, newcomers weren't able to opt out from the program. Starting May 19, 2022, newcomers are able to fully opt out from Growth mentorship, in case they do not wish to have any mentor at all. [https://phabricator.wikimedia.org/T287915] * Some editors cannot access the content translation tool if they load it by clicking from the contributions menu. This problem is being worked on. It should still work properly if accessed directly via Special:ContentTranslation. [https://phabricator.wikimedia.org/T308802] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.13|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-05-24|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-05-25|en}}. It will be on all wikis from {{#time:j xg|2022-05-26|en}} ([[mw:MediaWiki 1.39/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Gadget and user scripts developers are invited to give feedback on a [[mw:User:Jdlrobson/Extension:Gadget/Policy|proposed technical policy]] aiming to improve support from MediaWiki developers. [https://phabricator.wikimedia.org/T308686] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W21"/> </div> 00:20, 24 മേയ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23317250 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-22</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W22"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/22|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|Advanced item]] In the [[mw:Special:MyLanguage/Extension:AbuseFilter|AbuseFilter]] extension, an <code dir=ltr>ip_in_ranges()</code> function has been introduced to check if an IP is in any of the ranges. Wikis are advised to combine multiple <code dir=ltr>ip_in_range()</code> expressions joined by <code>|</code> into a single expression for better performance. You can use the search function on [[Special:AbuseFilter|Special:AbuseFilter]] to locate its usage. [https://phabricator.wikimedia.org/T305017] * The [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation/IP Info feature|IP Info feature]] which helps abuse fighters access information about IPs, [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation/IP Info feature#May 24, 2022|has been deployed]] to all wikis as a beta feature. This comes after weeks of beta testing on test.wikipedia.org. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.14|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-05-31|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-06-01|en}}. It will be on all wikis from {{#time:j xg|2022-06-02|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-05-31|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s5.dblist targeted wikis]). * The [[mw:Special:MyLanguage/Help:DiscussionTools#New topic tool|New Topic Tool]] will be deployed for all editors at most wikis soon. You will be able to opt out from within the tool and in [[Special:Preferences#mw-prefsection-editing-discussion|Preferences]]. [https://www.mediawiki.org/wiki/Special:MyLanguage/Talk_pages_project/New_discussion][https://phabricator.wikimedia.org/T287804] * [[File:Octicons-tools.svg|15px|link=|Advanced item]] The [[:mw:Special:ApiHelp/query+usercontribs|list=usercontribs API]] will support fetching contributions from an [[mw:Special:MyLanguage/Help:Range blocks#Non-technical explanation|IP range]] soon. API users can set the <code>uciprange</code> parameter to get contributions from any IP range within [[:mw:Manual:$wgRangeContributionsCIDRLimit|the limit]]. [https://phabricator.wikimedia.org/T177150] * A new parser function will be introduced: <bdi lang="zxx" dir="ltr"><code><nowiki>{{=}}</nowiki></code></bdi>. It will replace existing templates named "=". It will insert an [[w:en:Equals sign|equal sign]]. This can be used to escape the equal sign in the parameter values of templates. [https://phabricator.wikimedia.org/T91154] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W22"/> </div> 20:28, 30 മേയ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23340178 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-23</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W23"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/23|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.15|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-06-07|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-06-08|en}}. It will be on all wikis from {{#time:j xg|2022-06-09|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-tools.svg|15px|link=|alt=|Advanced item]] A new <bdi lang="zxx" dir="ltr"><code>str_replace_regexp()</code></bdi> function can be used in [[Special:AbuseFilter|abuse filters]] to replace parts of text using a [[w:en:Regular expression|regular expression]]. [https://phabricator.wikimedia.org/T285468] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W23"/> </div> 02:45, 7 ജൂൺ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23366979 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-24</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W24"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/24|Translations]] are available. '''Recent changes''' * All wikis can now use [[mw:Special:MyLanguage/Extension:Kartographer|Kartographer]] maps. Kartographer maps now also work on pages with [[mw:Special:MyLanguage/Help:Pending changes|pending changes]]. [https://meta.wikimedia.org/wiki/WMDE_Technical_Wishes/Geoinformation#Project_descriptions][https://phabricator.wikimedia.org/T307348] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.16|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-06-14|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-06-15|en}}. It will be on all wikis from {{#time:j xg|2022-06-16|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-06-14|en}} at 06:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s6.dblist targeted wikis]). [https://phabricator.wikimedia.org/T300471] * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-abwiki/en}}{{int:comma-separator/en}}{{int:project-localized-name-acewiki/en}}{{int:comma-separator/en}}{{int:project-localized-name-adywiki/en}}{{int:comma-separator/en}}{{int:project-localized-name-afwiki/en}}{{int:comma-separator/en}}{{int:project-localized-name-akwiki/en}}{{int:comma-separator/en}}{{int:project-localized-name-alswiki/en}}{{int:comma-separator/en}}{{int:project-localized-name-amwiki/en}}{{int:comma-separator/en}}{{int:project-localized-name-anwiki/en}}{{int:comma-separator/en}}{{int:project-localized-name-angwiki/en}}{{int:comma-separator/en}}{{int:project-localized-name-arcwiki/en}}{{int:comma-separator/en}}{{int:project-localized-name-arzwiki/en}}{{int:comma-separator/en}}{{int:project-localized-name-astwiki/en}}{{int:comma-separator/en}}{{int:project-localized-name-atjwiki/en}}{{int:comma-separator/en}}{{int:project-localized-name-avwiki/en}}{{int:comma-separator/en}}{{int:project-localized-name-aywiki/en}}{{int:comma-separator/en}}{{int:project-localized-name-azwiki/en}}{{int:comma-separator/en}}{{int:project-localized-name-azbwiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T304548] * The [[mw:Special:MyLanguage/Help:DiscussionTools#New topic tool|New Topic Tool]] will be deployed for all editors at Commons, Wikidata, and some other wikis soon. You will be able to opt out from within the tool and in [[Special:Preferences#mw-prefsection-editing-discussion|Preferences]]. [https://www.mediawiki.org/wiki/Special:MyLanguage/Talk_pages_project/New_discussion][https://phabricator.wikimedia.org/T287804] '''Future meetings''' * The next [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/Talk to Web|open meeting with the Web team]] about Vector (2022) will take place today (13 June). The following meetings will take place on: 28 June, 12 July, 26 July. '''Future changes''' * By the end of July, the [[mw:Special:MyLanguage/Reading/Web/Desktop Improvements|Vector 2022]] skin should be ready to become the default across all wikis. Discussions on how to adjust it to the communities' needs will begin in the next weeks. It will always be possible to revert to the previous version on an individual basis. [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/2022-04 for the largest wikis|Learn more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W24"/> </div> 16:58, 13 ജൂൺ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23389956 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-25</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W25"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/25|Translations]] are available. '''Recent changes''' * The [[mw:Special:MyLanguage/Wikimedia Apps/Team/Android|Wikipedia App for Android]] now has an option for editing the whole page at once, located in the overflow menu (three-dots menu [[File:Ic more vert 36px.svg|15px|link=|alt=]]). [https://phabricator.wikimedia.org/T103622] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Some recent database changes may affect queries using the [[m:Research:Quarry|Quarry tool]]. Queries for <bdi lang="zxx" dir="ltr"><code>site_stats</code></bdi> at English Wikipedia, Commons, and Wikidata will need to be updated. [[phab:T306589|Read more]]. * [[File:Octicons-tools.svg|15px|link=|alt=|Advanced item]] A new <bdi lang="zxx" dir="ltr"><code>user_global_editcount</code></bdi> variable can be used in [[Special:AbuseFilter|abuse filters]] to avoid affecting globally active users. [https://phabricator.wikimedia.org/T130439] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.17|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-06-21|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-06-22|en}}. It will be on all wikis from {{#time:j xg|2022-06-23|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * Users of non-responsive skins (e.g. MonoBook or Vector) on mobile devices may notice a slight change in the default zoom level. This is intended to optimize zooming and ensure all interface elements are present on the page (for example the table of contents on Vector 2022). In the unlikely event this causes any problems with how you use the site, we'd love to understand better, please ping <span class="mw-content-ltr" lang="en" dir="ltr">[[m:User:Jon (WMF)|Jon (WMF)]]</span> to any on-wiki conversations. [https://phabricator.wikimedia.org/T306910] '''Future changes''' * The Beta Feature for [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] will be updated throughout July. Discussions will look different. You can see [[mw:Special:MyLanguage/Talk pages project/Usability/Prototype|some of the proposed changes]]. * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Parsoid's HTML output will soon stop annotating file links with different <bdi lang="zxx" dir="ltr"><code>typeof</code></bdi> attribute values, and instead use <bdi lang="zxx" dir="ltr"><code>mw:File</code></bdi> for all types. Tool authors should adjust any code that expects: <bdi lang="zxx" dir="ltr"><code>mw:Image</code></bdi>, <bdi lang="zxx" dir="ltr"><code>mw:Audio</code></bdi>, or <bdi lang="zxx" dir="ltr"><code>mw:Video</code></bdi>. [https://phabricator.wikimedia.org/T273505] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W25"/> </div> 20:17, 20 ജൂൺ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23425855 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-26</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W26"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/26|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]] API service now has self-service accounts with free on-demand requests and monthly snapshots ([https://enterprise.wikimedia.com/docs/ API documentation]). Community access [[m:Special:MyLanguage/Wikimedia Enterprise/FAQ#community-access|via database dumps & Wikimedia Cloud Services]] continues. * [[File:Octicons-tools.svg|15px|link=|alt=|Advanced item]] [[d:Special:MyLanguage/Wikidata:Wiktionary#lua|All Wikimedia wikis can now use Wikidata Lexemes in Lua]] after creating local modules and templates. Discussions are welcome [[d:Wikidata_talk:Lexicographical_data#You_can_now_reuse_Wikidata_Lexemes_on_all_wikis|on the project talk page]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.18|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-06-28|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-06-29|en}}. It will be on all wikis from {{#time:j xg|2022-06-30|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-06-28|en}} at 06:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s7.dblist targeted wikis]). [https://phabricator.wikimedia.org/T311033] * Some global and cross-wiki services will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-06-30|en}} at 06:00 UTC. This will impact ContentTranslation, Echo, StructuredDiscussions, Growth experiments and a few more services. [https://phabricator.wikimedia.org/T300472] * Users will be able to sort columns within sortable tables in the mobile skin. [https://phabricator.wikimedia.org/T233340] '''Future meetings''' * The next [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/Talk to Web|open meeting with the Web team]] about Vector (2022) will take place tomorrow (28 June). The following meetings will take place on 12 July and 26 July. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W26"/> </div> 20:02, 27 ജൂൺ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23453785 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-27</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W27"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/27|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.19|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-07-05|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-07-06|en}}. It will be on all wikis from {{#time:j xg|2022-07-07|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-07-05|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s6.dblist targeted wikis]) and on {{#time:j xg|2022-07-07|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s4.dblist targeted wikis]). * The Beta Feature for [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] will be updated throughout July. Discussions will look different. You can see [[mw:Special:MyLanguage/Talk pages project/Usability/Prototype|some of the proposed changes]]. * [[File:Octicons-tools.svg|15px|link=|alt=| Advanced item]] This change only affects pages in the main namespace in Wikisource. The Javascript config variable <bdi lang="zxx" dir="ltr"><code>proofreadpage_source_href</code></bdi> will be removed from <bdi lang="zxx" dir="ltr"><code>[[mw:Special:MyLanguage/Manual:Interface/JavaScript#mw.config|mw.config]]</code></bdi> and be replaced with the variable <bdi lang="zxx" dir="ltr"><code>prpSourceIndexPage</code></bdi>. [https://phabricator.wikimedia.org/T309490] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W27"/> </div> 19:31, 4 ജൂലൈ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23466250 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-28</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W28"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/28|Translations]] are available. '''Recent changes''' * In the [[mw:Special:MyLanguage/Reading/Web/Desktop Improvements|Vector 2022 skin]], the page title is now displayed above the tabs such as Discussion, Read, Edit, View history, or More. [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates#Page title/tabs switch|Learn more]]. [https://phabricator.wikimedia.org/T303549] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] It is now possible to easily view most of the configuration settings that apply to just one wiki, and to compare settings between two wikis if those settings are different. For example: [https://noc.wikimedia.org/wiki.php?wiki=jawiktionary Japanese Wiktionary settings], or [https://noc.wikimedia.org/wiki.php?wiki=eswiki&compare=eowiki settings that are different between the Spanish and Esperanto Wikipedias]. Local communities may want to [[m:Special:MyLanguage/Requesting_wiki_configuration_changes|discuss and propose changes]] to their local settings. Details about each of the named settings can be found by [[mw:Special:Search|searching MediaWiki.org]]. [https://phabricator.wikimedia.org/T308932] *The Anti-Harassment Tools team [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation/IP Info feature#May|recently deployed]] the IP Info Feature as a [[Special:Preferences#mw-prefsection-betafeatures|Beta Feature at all wikis]]. This feature allows abuse fighters to access information about IP addresses. Please check our update on [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation/IP Info feature#April|how to find and use the tool]]. Please share your feedback using a link you will be given within the tool itself. '''Changes later this week''' * There is no new MediaWiki version this week. * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-07-12|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s3.dblist targeted wikis]). '''Future changes''' * The Beta Feature for [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] will be updated throughout July. Discussions will look different. You can see [[mw:Special:MyLanguage/Talk pages project/Usability/Prototype|some of the proposed changes]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/28|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W28"/> </div> 19:24, 11 ജൂലൈ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23502519 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-29</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W29"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/29|Translations]] are available. '''Problems''' * The feature on mobile web for [[mw:Special:MyLanguage/Extension:NearbyPages|Nearby Pages]] was missing last week. It will be fixed this week. [https://phabricator.wikimedia.org/T312864] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.21|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-07-19|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-07-20|en}}. It will be on all wikis from {{#time:j xg|2022-07-21|en}} ([[mw:MediaWiki 1.39/Roadmap|calendar]]). '''Future changes''' * The [[mw:Technical_decision_making/Forum|Technical Decision Forum]] is seeking [[mw:Technical_decision_making/Community_representation|community representatives]]. You can apply on wiki or by emailing <span class="mw-content-ltr" lang="en" dir="ltr">TDFSupport@wikimedia.org</span> before 12 August. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/29|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W29"/> </div> 22:59, 18 ജൂലൈ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23517957 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-30</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W30"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/30|Translations]] are available. '''Recent changes''' * The <span class="mw-content-ltr" lang="en" dir="ltr">[https://www.wikibooks.org/ www.wikibooks.org]</span> and <span class="mw-content-ltr" lang="en" dir="ltr">[https://www.wikiquote.org/ www.wikiquote.org]</span> portal pages now use an automated update system. Other [[m:Project_portals|project portals]] will be updated over the next few months. [https://phabricator.wikimedia.org/T273179] '''Problems''' * Last week, some wikis were in read-only mode for a few minutes because of an emergency switch of their main database ([https://noc.wikimedia.org/conf/highlight.php?file=dblists/s7.dblist targeted wikis]). [https://phabricator.wikimedia.org/T313383] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.22|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-07-26|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-07-27|en}}. It will be on all wikis from {{#time:j xg|2022-07-28|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * The external link icon will change slightly in the skins Vector legacy and Vector 2022. The new icon uses simpler shapes to be more recognizable on low-fidelity screens. [https://phabricator.wikimedia.org/T261391] * Administrators will now see buttons on user pages for "{{int:changeblockip}}" and "{{int:unblockip}}" instead of just "{{int:blockip}}" if the user is already blocked. [https://phabricator.wikimedia.org/T308570] '''Future meetings''' * The next [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/Talk to Web|open meeting with the Web team]] about Vector (2022) will take place tomorrow (26 July). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/30|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W30"/> </div> 19:26, 25 ജൂലൈ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23545370 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-31</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W31"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/31|Translations]] are available. '''Recent changes''' * Improved [[m:Special:MyLanguage/Help:Displaying_a_formula#Phantom|LaTeX capabilities for math rendering]] are now available in the wikis thanks to supporting <bdi lang="zxx" dir="ltr"><code>Phantom</code></bdi> tags. This completes part of [[m:Community_Wishlist_Survey_2022/Editing/Missing_LaTeX_capabilities_for_math_rendering|the #59 wish]] of the 2022 Community Wishlist Survey. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.23|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-08-02|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-08-03|en}}. It will be on all wikis from {{#time:j xg|2022-08-04|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * The [[mw:Special:MyLanguage/Help:Extension:WikiEditor/Realtime_Preview|Realtime Preview]] will be available as a Beta Feature on wikis in [https://noc.wikimedia.org/conf/highlight.php?file=dblists%2Fgroup0.dblist Group 0]. This feature was built in order to fulfill [[m:Special:MyLanguage/Community_Wishlist_Survey_2021/Real_Time_Preview_for_Wikitext|one of the Community Wishlist Survey proposals]]. '''Future changes''' * The Beta Feature for [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] will be updated throughout August. Discussions will look different. You can see [[mw:Special:MyLanguage/Talk pages project/Usability/Prototype|some of the proposed changes]]. '''Future meetings''' * This week, three meetings about [[mw:Special:MyLanguage/Reading/Web/Desktop Improvements|Vector (2022)]] with live interpretation will take place. On Tuesday, interpretation in Russian will be provided. On Thursday, meetings for Arabic and Spanish speakers will take place. [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/Talk to Web|See how to join]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/31|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W31"/> </div> 21:21, 1 ഓഗസ്റ്റ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23615613 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-32</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W32"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/32|Translations]] are available. '''Recent changes''' * [[:m:Special:MyLanguage/Meta:GUS2Wiki/Script|GUS2Wiki]] copies the information from [[{{#special:GadgetUsage}}]] to an on-wiki page so you can review its history. If your project isn't already listed on the [[d:Q113143828|Wikidata entry for Project:GUS2Wiki]] you can either run GUS2Wiki yourself or [[:m:Special:MyLanguage/Meta:GUS2Wiki/Script#Opting|make a request to receive updates]]. [https://phabricator.wikimedia.org/T121049] '''Changes later this week''' * There is no new MediaWiki version this week. * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-08-09|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s5.dblist targeted wikis]) and on {{#time:j xg|2022-08-11|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s2.dblist targeted wikis]). '''Future meetings''' * The [[wmania:Special:MyLanguage/Hackathon|Wikimania Hackathon]] will take place online from August 12–14. Don't miss [[wmania:Special:MyLanguage/Hackathon/Schedule|the pre-hacking showcase]] to learn about projects and find collaborators. Anyone can [[phab:/project/board/6030/|propose a project]] or [[wmania:Special:MyLanguage/Hackathon/Schedule|host a session]]. [[wmania:Special:MyLanguage/Hackathon/Newcomers|Newcomers are welcome]]! '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/32|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W32"/> </div> 19:49, 8 ഓഗസ്റ്റ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23627807 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-33</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W33"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/33|Translations]] are available. '''Recent changes''' * The Persian (Farsi) Wikipedia community decided to block IP editing from October 2021 to April 2022. The Wikimedia Foundation's Product Analytics team tracked the impact of this change. [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation/IP Editing Restriction Study/Farsi Wikipedia|An impact report]] is now available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.25|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-08-16|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-08-17|en}}. It will be on all wikis from {{#time:j xg|2022-08-18|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-08-16|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s1.dblist targeted wikis]) and on {{#time:j xg|2022-08-18|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s8.dblist targeted wikis]). * The [[mw:Special:MyLanguage/Help:Extension:WikiEditor/Realtime_Preview|Realtime Preview]] will be available as a Beta Feature on wikis in [https://noc.wikimedia.org/conf/highlight.php?file=dblists%2Fgroup1.dblist Group 1]. This feature was built in order to fulfill [[m:Special:MyLanguage/Community_Wishlist_Survey_2021/Real_Time_Preview_for_Wikitext|one of the Community Wishlist Survey proposals]]. '''Future changes''' * The Beta Feature for [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] will be updated throughout August. Discussions will look different. You can see [[mw:Special:MyLanguage/Talk pages project/Usability/Prototype|some of the proposed changes]]. [https://www.mediawiki.org/wiki/Talk_pages_project/Usability#4_August_2022][https://www.mediawiki.org/wiki/Talk_pages_project/Usability#Phase_1:_Topic_containers][https://phabricator.wikimedia.org/T312672] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/33|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W33"/> </div> 21:08, 15 ഓഗസ്റ്റ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23658001 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-34</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W34"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/34|Translations]] are available. '''Recent changes''' * Two problems with [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] maps have been fixed. Maps are no longer shown as empty when a geoline was created via VisualEditor. Geolines consisting of points with QIDs (e.g., subway lines) are no longer shown with pushpins. [https://phabricator.wikimedia.org/T292613][https://phabricator.wikimedia.org/T308560] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.26|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-08-23|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-08-24|en}}. It will be on all wikis from {{#time:j xg|2022-08-25|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-08-25|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s4.dblist targeted wikis]). * The colours of links and visited links will change. This is to make the difference between links and other text more clear. [https://phabricator.wikimedia.org/T213778] '''Future changes''' * The new [{{int:discussiontools-topicsubscription-button-subscribe}}] button [[mw:Talk pages project/Notifications#12 August 2022|helps newcomers get answers]]. The Editing team is enabling this tool everywhere. You can turn it off in [[Special:Preferences#mw-prefsection-editing-discussion|your preferences]]. [https://phabricator.wikimedia.org/T284489] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/34|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W34"/> </div> 00:11, 23 ഓഗസ്റ്റ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23675501 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-35</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W35"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/35|Translations]] are available. '''Recent changes''' * The [[mw:Special:MyLanguage/Help:Extension:WikiEditor/Realtime_Preview|Realtime Preview]] is available as a Beta Feature on wikis in [https://noc.wikimedia.org/conf/highlight.php?file=dblists%2Fgroup2.dblist Group 2]. This feature was built in order to fulfill [[m:Special:MyLanguage/Community_Wishlist_Survey_2021/Real_Time_Preview_for_Wikitext|one of the Community Wishlist Survey proposals]]. Please note that when this Beta feature is enabled, it may cause conflicts with some wiki-specific Gadgets. '''Problems''' * In recent months, there have been inaccurate numbers shown for various [[{{#special:statistics}}]] at Commons, Wikidata, and English Wikipedia. This has now been fixed. [https://phabricator.wikimedia.org/T315693] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.27|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-08-30|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-08-31|en}}. It will be on all wikis from {{#time:j xg|2022-09-01|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-08-30|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s6.dblist targeted wikis]) and on {{#time:j xg|2022-09-01|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s7.dblist targeted wikis]). '''Future changes''' * The Wikimedia Foundation wants to improve how Wikimedia communities report harmful incidents by building the [[m:Special:MyLanguage/Private Incident Reporting System|Private Incident Reporting System (PIRS)]] to make it easy and safe for users to make reports. You can leave comments on the talk page, by answering the [[m:Special:MyLanguage/Private Incident Reporting System#Phase 1|questions provided]]. If you have ever faced a harmful situation that you wanted to report/reported, join a PIRS interview to share your experience. To sign up [[m:Special:EmailUser/MAna_(WMF)|please email]] <span class="mw-content-ltr" lang="en" dir="ltr">[[m:User:MAna (WMF)|Madalina Ana]]</span>. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/35|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W35"/> </div> 23:04, 29 ഓഗസ്റ്റ് 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23725814 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-36</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W36"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/36|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.39/wmf.28|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-09-06|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-09-07|en}}. It will be on all wikis from {{#time:j xg|2022-09-08|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-09-06|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s1.dblist targeted wikis]) and on {{#time:j xg|2022-09-08|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s3.dblist targeted wikis]). * [[File:Octicons-tools.svg|15px|link=|alt=|Advanced item]] On Special pages that only have one tab, the tab-bar's row will be hidden in the Vector-2022 skin to save space. The row will still show if Gadgets use it. Gadgets that currently append directly to the CSS id of <bdi lang="zxx" dir="ltr"><code>#p-namespaces</code></bdi> should be updated to use the <bdi lang="zxx" dir="ltr"><code>[[mw:ResourceLoader/Core_modules#addPortletLink|mw.util.addPortletLink]]</code></bdi> function instead. Gadgets that style this id should consider also targeting <bdi lang="zxx" dir="ltr"><code>#p-associated-pages</code></bdi>, the new id for this row. [[phab:T316908|Examples are available]]. [https://phabricator.wikimedia.org/T316908][https://phabricator.wikimedia.org/T313409] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/36|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W36"/> </div> 23:21, 5 സെപ്റ്റംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23757743 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-37</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W37"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/37|Translations]] are available. '''Recent changes''' * The search servers have been upgraded to a new major version. If you notice any issues with searching, please report them on [[phab:project/view/1849/|Phabricator]]. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/message/XPCTYYTN67FVFKN6XOHULJVGUO44J662] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.1|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-09-13|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-09-14|en}}. It will be on all wikis from {{#time:j xg|2022-09-15|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[mw:Special:MyLanguage/Extension:SyntaxHighlight|Syntax highlighting]] is now tracked as an [[mw:Special:MyLanguage/Manual:$wgExpensiveParserFunctionLimit|expensive parser function]]. Only 500 expensive function calls can be used on a single page. Pages that exceed the limit are added to a [[:Category:{{MediaWiki:expensive-parserfunction-category}}|tracking category]]. [https://phabricator.wikimedia.org/T316858] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/37|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W37"/> </div> 01:49, 13 സെപ്റ്റംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23787318 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-38</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W38"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/38|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Two database fields in the <bdi lang="zxx" dir="ltr"><code><nowiki>templatelinks</nowiki></code></bdi> table are now being dropped: <bdi lang="zxx" dir="ltr"><code><nowiki>tl_namespace</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>tl_title</nowiki></code></bdi>. Any queries that rely on these fields need to be changed to use the new normalization field called <bdi lang="zxx" dir="ltr"><code><nowiki>tl_target_id</nowiki></code></bdi>. See <span class="mw-content-ltr" lang="en" dir="ltr">[[phab:T299417|T299417]]</span> for more information. This is part of [[w:Database normalization|normalization]] of links tables. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/message/U2U6TXIBABU3KDCVUOITIGI5OJ4COBSW/][https://www.mediawiki.org/wiki/User:ASarabadani_(WMF)/Database_for_devs_toolkit/Concepts/Normalization] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.2|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-09-20|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-09-21|en}}. It will be on all wikis from {{#time:j xg|2022-09-22|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * In [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] maps, you can use icons on markers for common points of interest. On Tuesday, the [[mw:Special:MyLanguage/Help:Extension:Kartographer/Icons|previous icon set]] will be updated to [https://de.wikipedia.beta.wmflabs.org/wiki/Hilfe:Extension:Kartographer/Icons version maki 7.2]. That means, around 100 new icons will be available. Additionally, all existing icons were updated for clarity and to make them work better in international contexts. [https://phabricator.wikimedia.org/T302861][https://meta.wikimedia.org/wiki/WMDE_Technical_Wishes/Geoinformation#Update_maki_icons] '''Future changes''' * In a [[m:Content_Partnerships_Hub/Software/Volunteer_developers_discussion_at_Wikimania_2022|group discussion at Wikimania]], more than 30 people talked about how to make content partnership software in the Wikimedia movement more sustainable. What kind of support is acceptable for volunteer developers? Read the summary and [[m:Talk:Content Partnerships Hub/Software/Volunteer developers discussion at Wikimania 2022|leave your feedback]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/38|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W38"/> </div> <span class="mw-content-ltr" lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</span> 22:15, 19 സെപ്റ്റംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23826293 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-39</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W39"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/39|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Parsoid clients should be updated to allow for space-separated multi-values in the <bdi lang="en" dir="ltr"><code>rel</code></bdi> attribute of links. Further details are in <bdi lang="en" dir="ltr">[[phab:T315209|T315209]]</bdi>. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.3|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-09-27|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-09-28|en}}. It will be on all wikis from {{#time:j xg|2022-09-29|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[mw:Special:MyLanguage/VisualEditor/Diffs|Visual diffs]] will become available to all users, except at the Wiktionaries and Wikipedias. [https://phabricator.wikimedia.org/T314588] * [[mw:Special:MyLanguage/Help:DiscussionTools#Mobile|Talk pages on the mobile site]] will change at the Arabic, Bangla, Chinese, French, Haitian Creole, Hebrew, Korean, and Vietnamese Wikipedias. They should be easier to use and provide more information. [https://phabricator.wikimedia.org/T318302] [https://www.mediawiki.org/wiki/Talk_pages_project/Mobile] * In the [[mw:Lua/Scripting|{{ns:828}}]] namespace, pages ending with <bdi lang="en" dir="ltr"><code>.json</code></bdi> will be treated as JSON, just like they already are in the {{ns:2}} and {{ns:8}} namespaces. [https://phabricator.wikimedia.org/T144475] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/39|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W39"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:29, 27 സെപ്റ്റംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23860085 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-40</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W40"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/40|Translations]] are available. '''Recent changes''' * [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] maps can now show geopoints from Wikidata, via QID or SPARQL query. Previously, this was only possible for geoshapes and geolines. [https://phabricator.wikimedia.org/T307695] [https://meta.wikimedia.org/wiki/WMDE_Technical_Wishes/Geoinformation/Geopoints_via_QID] * The [[m:Special:MyLanguage/Coolest_Tool_Award|Coolest Tool Award 2022]] is looking for nominations. You can recommend tools until 12 October. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.4|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-10-04|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-10-05|en}}. It will be on all wikis from {{#time:j xg|2022-10-06|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[mw:Special:MyLanguage/Help:DiscussionTools#Mobile|Talk pages on the mobile site]] will change at the Arabic, Bangla, Chinese, French, Haitian Creole, Hebrew, Korean, and Vietnamese Wikipedias. They should be easier to use and provide more information. (Last week's release was delayed) [https://phabricator.wikimedia.org/T318302] [https://www.mediawiki.org/wiki/Talk_pages_project/Mobile] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] The <bdi lang="zxx" dir="ltr"><code>scribunto-console</code></bdi> API module will require a [[mw:Special:MyLanguage/API:Tokens|CSRF token]]. This module is documented as internal and use of it is not supported. [[phab:T212071|[5]]] * The Vector 2022 skin will become the default across the smallest Wikimedia projects. [[mw:Special:MyLanguage/Reading/Web/Desktop_Improvements#Deployment_plan_and_timeline|Learn more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/40|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W40"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:22, 4 ഒക്ടോബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23885489 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-41</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W41"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/41|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.5|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-10-11|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-10-12|en}}. It will be on all wikis from {{#time:j xg|2022-10-13|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * On some wikis, [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] maps in full size view will be able to display nearby articles. After a feedback period, more wikis will follow. [https://phabricator.wikimedia.org/T316782][https://meta.wikimedia.org/wiki/WMDE_Technical_Wishes/Geoinformation/Nearby_articles] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/41|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W41"/> </div> 14:08, 10 ഒക്ടോബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23912412 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-42</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W42"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/42|Translations]] are available. '''Recent changes''' * The recently implemented feature of [[phab:T306883|article thumbnails in Special:Search]] will be limited to Wikipedia projects only. Further details are in [[phab:T320510|T320510]]. [https://www.mediawiki.org/wiki/Special:MyLanguage/Structured_Data_Across_Wikimedia/Search_Improvements] * A bug that caused problems in loading article thumbnails in Special:Search has been fixed. Further details are in [[phab:T320406|T320406]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.6|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-10-18|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-10-19|en}}. It will be on all wikis from {{#time:j xg|2022-10-20|en}} ([[mw:MediaWiki 1.39/Roadmap|calendar]]). * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Lua module authors can use <bdi lang="zxx" dir="ltr"><code>[[mw:Special:MyLanguage/Extension:Scribunto/Lua_reference_manual#mw.loadJsonData|mw.loadJsonData()]]</code></bdi> to load data from JSON pages. [https://phabricator.wikimedia.org/T217500] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Lua module authors can enable <bdi lang="zxx" dir="ltr"><code>[[mw:Special:MyLanguage/Extension:Scribunto/Lua_reference_manual#Strict_library|require( "strict" )]]</code></bdi> to add errors for some possible code problems. This replaces "[[wikidata:Q16748603|Module:No globals]]" on most wikis. [https://phabricator.wikimedia.org/T209310] '''Future changes''' * The [[Special:Preferences#mw-prefsection-betafeatures|Beta Feature]] for [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] will be updated at most wikis. The "{{int:discussiontools-replylink}}" button will look different after this change. [https://phabricator.wikimedia.org/T320683] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/42|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W42"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:45, 17 ഒക്ടോബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23943992 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-43</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W43"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/43|Translations]] are available. '''Recent changes''' * There have been some minor visual fixes in Special:Search, regarding audio player alignment and image placeholder height. Further details are in [[phab:T319230|T319230]]. * On Wikipedias, a new [[Special:Preferences#mw-prefsection-searchoptions|preference]] has been added to hide article thumbnails in Special:Search. Full details are in [[phab:T320337|T320337]]. '''Problems''' * Last week, three wikis ({{int:project-localized-name-frwiki/en}}{{int:comma-separator/en}}{{int:project-localized-name-jawiki/en}}{{int:comma-separator/en}}{{int:project-localized-name-ruwiki/en}}) had read-only access for 25 minutes. This was caused by a hardware problem. [https://phabricator.wikimedia.org/T320990] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.7|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-10-25|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-10-26|en}}. It will be on all wikis from {{#time:j xg|2022-10-27|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-10-25|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s5.dblist targeted wikis]) and on {{#time:j xg|2022-10-27|en}} at 7:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s4.dblist targeted wikis]). * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-aswiki/en}}{{int:comma-separator/en}}{{int:project-localized-name-bawiki/en}}{{int:comma-separator/en}}{{int:project-localized-name-banwiki/en}}{{int:comma-separator/en}}{{int:project-localized-name-barwiki/en}}{{int:comma-separator/en}}{{int:project-localized-name-bat smgwiki/en}}{{int:comma-separator/en}}{{int:project-localized-name-bclwiki/en}}{{int:comma-separator/en}}{{int:project-localized-name-bewiki/en}}{{int:comma-separator/en}}{{int:project-localized-name-be x oldwiki/en}}{{int:comma-separator/en}}{{int:project-localized-name-bgwiki/en}}{{int:comma-separator/en}}{{int:project-localized-name-bhwiki/en}}{{int:comma-separator/en}}{{int:project-localized-name-biwiki/en}}{{int:comma-separator/en}}{{int:project-localized-name-bjnwiki/en}}{{int:comma-separator/en}}{{int:project-localized-name-bmwiki/en}}{{int:comma-separator/en}}{{int:project-localized-name-bpywiki/en}}{{int:comma-separator/en}}{{int:project-localized-name-brwiki/en}}{{int:comma-separator/en}}{{int:project-localized-name-bswiki/en}}{{int:comma-separator/en}}{{int:project-localized-name-bugwiki/en}}{{int:comma-separator/en}}{{int:project-localized-name-bxrwiki/en}}{{int:comma-separator/en}}{{int:project-localized-name-idwiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T304549] * Starting on Wednesday October 26, 2022, the list of mentors will be upgraded [[d:Q14339834 | at wikis where Growth mentorship is available]]. The mentorship system will continue to work as it does now. The signup process [[mw:Special:MyLanguage/Growth/Communities/How to configure the mentors' list#add|will be replaced]], and a new management option will be provided. Also, this change simplifies [[mw:Special:MyLanguage/Growth/Communities/How to configure the mentors' list#create|the creation of mentorship systems at Wikipedias]]. [https://phabricator.wikimedia.org/T314858][https://phabricator.wikimedia.org/T310905][https://www.mediawiki.org/wiki/Special:MyLanguage/Growth/Structured_mentor_list] * Pages with titles that start with a lower-case letter according to Unicode 11 will be renamed or deleted. There is a list of affected pages at <bdi lang="en" dir="ltr">[[m:Unicode 11 case map migration]]</bdi>. More information can be found at [[phab:T292552|T292552]]. * The Vector 2022 skin will become the default across the smallest Wikipedias. [[mw:Special:MyLanguage/Reading/Web/Desktop_Improvements#smallest-1|Learn more]]. '''Future changes''' * The [[mw:Special:MyLanguage/Talk pages project/Replying|Reply tool]] and [[mw:Special:MyLanguage/Talk pages project/New discussion|New Topic tool]] will soon get a [[mw:Special:MyLanguage/VisualEditor/Special characters|special characters menu]]. [https://phabricator.wikimedia.org/T249072] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/43|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W43"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:22, 24 ഒക്ടോബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23975411 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-44</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W44"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/44|Translations]] are available. '''Recent changes''' * When using keyboard navigation on a [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] map, the focus will become more visible. [https://phabricator.wikimedia.org/T315997] * In {{#special:RecentChanges}}, you can now hide the log entries for new user creations with the filter for "{{int:rcfilters-filter-newuserlogactions-label}}". [https://phabricator.wikimedia.org/T321155] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.8|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-11-01|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-11-02|en}}. It will be on all wikis from {{#time:j xg|2022-11-03|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * The [[mw:Special:MyLanguage/Help:Extension:Kartographer|maps dialog]] in VisualEditor now has some help texts. [https://phabricator.wikimedia.org/T318818] * It is now possible to select the language of a [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] map in VisualEditor via a dropdown menu. [https://phabricator.wikimedia.org/T318817] * It is now possible to add a caption to a [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] map in VisualEditor. [https://phabricator.wikimedia.org/T318815] * It is now possible to hide the frame of a [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] map in VisualEditor. [https://phabricator.wikimedia.org/T318813] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/44|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W44"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:14, 31 ഒക്ടോബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=23977539 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-45</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W45"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/45|Translations]] are available. '''Recent changes''' * An updated version of the [[m:Special:MyLanguage/EventCenter/Registration|Event Registration]] tool is now available for testing at [[testwiki:|testwiki]] and [[test2wiki:| test2wiki]]. The tool provides features for event organizers and participants. Your feedback is welcome at our [[m:Talk:Campaigns/Foundation Product Team/Registration|project talkpage]]. More information about [[m:Campaigns/Foundation Product Team/Registration|the project]] is available. [https://phabricator.wikimedia.org/T318592] '''Problems''' * Twice last week, for about 45 minutes, some files and thumbnails failed to load and uploads failed, mostly for logged-in users. The cause is being investigated and an incident report will be available soon. '''Changes later this week''' * There is no new MediaWiki version this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/45|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W45"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:31, 8 നവംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24001035 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-46</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W46"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/46|Translations]] are available. '''Recent changes''' * At Wikidata, an interwiki link can now point to a redirect page if certain conditions are met. This new feature is called [[wikidata:Special:MyLanguage/Wikidata:Sitelinks_to_redirects|sitelinks to redirects]]. It is needed when one wiki uses one page to cover multiple concepts but another wiki uses more pages to cover the same concepts. Your [[wikidata:Special:MyLanguage/Wikidata talk:Sitelinks to redirects|feedback on the talkpage]] of the new proposed guideline is welcome. [https://phabricator.wikimedia.org/T278962] * The <span class="mw-content-ltr" lang="en" dir="ltr">[https://www.wikinews.org/ www.wikinews.org]</span>, <span class="mw-content-ltr" lang="en" dir="ltr">[https://www.wikiversity.org/ www.wikiversity.org]</span>, and <span class="mw-content-ltr" lang="en" dir="ltr">[https://www.wikivoyage.org/ www.wikivoyage.org]</span> portal pages now use an automated update system. [https://phabricator.wikimedia.org/T273179] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.10|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-11-15|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-11-16|en}}. It will be on all wikis from {{#time:j xg|2022-11-17|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * There will be a new link to directly "Edit template data" on Template pages. [https://phabricator.wikimedia.org/T316759] '''Future changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Wikis where mobile [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] are enabled ([[mw:Special:MyLanguage/Talk pages project/Deployment Status|these ones]]) will soon use full CSS styling to display any templates that are placed at the top of talk pages. To adapt these “talk page boxes” for narrow mobile devices you can use media queries, such as in [https://en.wikipedia.org/w/index.php?title=Module:Message_box/tmbox.css&oldid=1097618699#L-69 this example]. [https://phabricator.wikimedia.org/T312309] * Starting in January 2023, [[m:Special:MyLanguage/Community Tech|Community Tech]] will be [[m:Special:MyLanguage/Community Wishlist Survey/Updates/2023 Changes Update|running the Community Wishlist Survey (CWS) every two years]]. This means that in 2024, there will be no new proposals or voting. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/46|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W46"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:54, 14 നവംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24071290 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-47</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W47"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/47|Translations]] are available. '''Recent changes''' * The display of non-free media in the search bar and for article thumbnails in Special:Search has been deactivated. Further details are in [[phab:T320661|T320661]]. '''Changes later this week''' * There is no new MediaWiki version this week. * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-11-22|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s2.dblist targeted wikis]) and on {{#time:j xg|2022-11-24|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s7.dblist targeted wikis]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/47|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W47"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:20, 21 നവംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24071290 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-48</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W48"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/48|Translations]] are available. '''Recent changes''' * A new preference, “Enable limited width mode”, has been added to the [[Special:Preferences#mw-prefsection-rendering|Vector 2022 skin]]. The preference is also available as a toggle on every page if your monitor is 1600 pixels or wider. It allows for increasing the width of the page for logged-out and logged-in users. [https://phabricator.wikimedia.org/T319449] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.12|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-11-29|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-11-30|en}}. It will be on all wikis from {{#time:j xg|2022-12-01|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2022-11-29|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s3.dblist targeted wikis]) and on {{#time:j xg|2022-12-01|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s1.dblist targeted wikis]). * Mathematical formulas shown in SVG image format will no longer have PNG fall-backs for browsers that don't support them. This is part of work to modernise the generation system. Showing only PNG versions was the default option until in February 2018. [https://lists.wikimedia.org/hyperkitty/list/wikimedia-l@lists.wikimedia.org/message/3BGOKWJIZGL4TC4HJ22ICRU2SEPWGCR4/][https://phabricator.wikimedia.org/T311620][https://phabricator.wikimedia.org/T186327] * On [[phab:P40224|some wikis]] that use flagged revisions, [[mw:Special:MyLanguage/Help:Extension:FlaggedRevs#Special:Contributions|a new checkbox will be added]] to Special:Contributions that enables you to see only the [[mw:Special:MyLanguage/Help:Pending changes|pending changes]] by a user. [https://phabricator.wikimedia.org/T321445] '''Future changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] How media is structured in the parser's HTML output will change early next week at [https://wikitech.wikimedia.org/wiki/Deployments/Train#Wednesday group1 wikis] (but not Wikimedia Commons or Meta-Wiki). This change improves the accessibility of content, and makes it easier to write related CSS. You may need to update your site-CSS, or userscripts and gadgets. There are [[mw:Special:MyLanguage/Parsoid/Parser_Unification/Media_structure/FAQ|details on what code to check, how to update the code, and where to report any related problems]]. [https://phabricator.wikimedia.org/T314318] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/48|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W48"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:02, 28 നവംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24114342 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-49</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W49"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/49|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] The Wikisources use a tool called ProofreadPage. ProofreadPage uses OpenSeadragon which is an open source tool. The OpenSeadragon JavaScript API has been significantly re-written to support dynamically loading images. The functionality provided by the older version of the API should still work but it is no longer supported. User scripts and gadgets should migrate over to the newer version of the API. The functionality provided by the newer version of the API is [[mw:Extension:Proofread_Page/Page_viewer#JS_API|documented on MediaWiki]]. [https://phabricator.wikimedia.org/T308098][https://www.mediawiki.org/wiki/Extension:Proofread_Page/Edit-in-Sequence] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.13|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-12-06|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-12-07|en}}. It will be on all wikis from {{#time:j xg|2022-12-08|en}} ([[mw:MediaWiki 1.40/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/49|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W49"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:40, 6 ഡിസംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24151590 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-50</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W50"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/50|Translations]] are available. '''Recent changes''' * An [[mw:Special:MyLanguage/Talk pages project/Mobile|A/B test has begun]] at 15 Wikipedias for [[mw:Special:MyLanguage/Help:DiscussionTools#Mobile|DiscussionTools on mobile]]. Half of the editors on the [[mw:Reading/Web/Mobile|mobile web site]] will have access to the {{int:discussiontools-replybutton}} tool and other features. [https://phabricator.wikimedia.org/T321961] * The character <code>=</code> cannot be used in new usernames, to make usernames work better with templates. Existing usernames are not affected. [https://phabricator.wikimedia.org/T254045] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.14|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2022-12-13|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2022-12-14|en}}. It will be on all wikis from {{#time:j xg|2022-12-15|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * [[File:Octicons-tools.svg|15px|link=|alt=|Advanced item]] The HTML markup used by [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] to [[mw:Special:MyLanguage/Talk_pages_project/Usability#Phase_1:_Topic_containers|show discussion metadata below section headings]] will be inserted after these headings, not inside of them. This change improves the accessibility of discussion pages for screen reader software. [https://phabricator.wikimedia.org/T314714] '''Events''' * The fourth edition of the [[m:Special:MyLanguage/Coolest_Tool_Award|Coolest Tool Award]] will happen online on [https://zonestamp.toolforge.org/1671210002 Friday 16 December 2022 at 17:00 UTC]! The event will be live-streamed on YouTube in the [https://www.youtube.com/user/watchmediawiki MediaWiki channel] and added to Commons afterwards. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/50|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W50"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:33, 12 ഡിസംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24216570 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2022-51</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2022-W51"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2022/51|Translations]] are available. '''Tech News''' * Because of the [[w:en:Christmas and holiday season|holidays]] the next issue of Tech News will be sent out on 9 January 2023. '''Recent changes''' * On a user's contributions page, you can filter it for edits with a tag like 'reverted'. Now, you can also filter for all edits that are not tagged like that. This was part of a Community Wishlist 2022 request. [https://phabricator.wikimedia.org/T119072] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] A new function has been used for gadget developers to add content underneath the title on article pages. This is considered a stable API that should work across all skins. [[mw:Special:MyLanguage/ResourceLoader/Core_modules#addSubtitle|Documentation is available]]. [https://phabricator.wikimedia.org/T316830] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] [[test2wiki:|One of our test wikis]] is now being served from a new infrastructure powered by [[w:Kubernetes|Kubernetes]] ([[wikitech:MediaWiki On Kubernetes|read more]]). More Wikis will switch to this new infrastructure in early 2023. Please test and let us know of any issues. [https://phabricator.wikimedia.org/T290536] '''Problems''' * Last week, all wikis had no edit access for 9 minutes. This was caused by a database problem. [https://wikitech.wikimedia.org/wiki/Incidents/2022-12-13_sessionstore] '''Changes later this week''' * There is no new MediaWiki version this week or next week. * The word "{{int:discussiontools-replybutton}}" is very short in some languages, such as Arabic ("<bdi lang="ar">ردّ</bdi>"). This makes the {{int:discussiontools-preference-label}} button on talk pages difficult to use. An arrow icon will be added to those languages. This will only be visible to editors who have the [[Special:Preferences#mw-prefsection-betafeatures|Beta Feature]] turned on. [https://www.mediawiki.org/wiki/Talk_pages_project/Usability#Status] [https://phabricator.wikimedia.org/T323537] '''Future changes''' * Edits can be automatically "tagged" by the system software or the {{int:Abusefilter}} system. Those tags link to a help page about the tags. Soon they will also link to Recent Changes to let you see other edits tagged this way. This was a Community Wishlist 2022 request. [https://phabricator.wikimedia.org/T301063] * The Trust & Safety tools team [[m:Special:MyLanguage/Private Incident Reporting System/Timeline and Updates|have shared new plans]] for building the Private Incident Reporting System. The system will make it easier for editors to ask for help if they are harassed or abused. * [[m:Special:MyLanguage/Community Wishlist Survey 2021/Real Time Preview for Wikitext|Realtime Preview for Wikitext]] is coming out of beta as an enabled feature for every user of the 2010 Wikitext [[mw:Special:MyLanguage/Editor|editor]] in the week of January 9, 2023. It will be available to use via the toolbar in the 2010 Wikitext editor. The feature was the 4th most popular wish of the Community Wishlist Survey 2021. '''Events''' * You can now [[mw:Special:MyLanguage/Wikimedia Hackathon 2023/Participate|register for the Wikimedia Hackathon 2023]], taking place on May 19–21 in Athens, Greece. You can also apply for a scholarship until January 14th. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2022/51|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2022-W51"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:59, 19 ഡിസംബർ 2022 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24258101 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-02</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W02"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/02|Translations]] are available. '''Recent changes''' * You can use tags to filter edits in the recent changes feed or on your watchlist. You can now use tags to filter out edits you don't want to see. Previously you could only use tags to focus on the edits with those tags. [https://phabricator.wikimedia.org/T174349] * [[Special:WhatLinksHere|Special:WhatLinksHere]] shows all pages that link to a specific page. There is now a [https://wlh.toolforge.org prototype] for how to sort those pages alphabetically. You can see the discussion in the [[phab:T4306|Phabricator ticket]]. * You can now use the [[mw:Special:MyLanguage/Extension:Thanks|thanks]] function on your watchlist and the user contribution page. [https://phabricator.wikimedia.org/T51541] * A wiki page can be moved to give it a new name. You can now get a dropdown menu with common reasons when you move a page. This is so you don't have to write the explanation every time. [https://phabricator.wikimedia.org/T325257] * [[m:Special:MyLanguage/Matrix.org|Matrix]] is a chat tool. You can now use <code>matrix:</code> to create Matrix links on wiki pages. [https://phabricator.wikimedia.org/T326021] * You can filter out translations when you look at the recent changes on multilingual wikis. This didn't hide translation pages. You can now also hide subpages which are translation pages. [https://phabricator.wikimedia.org/T233493] '''Changes later this week''' * [[m:Special:MyLanguage/Real Time Preview for Wikitext|Realtime preview for wikitext]] is a tool which lets editors preview the page when they edit wikitext. It will be enabled for all users of the 2010 wikitext editor. You will find it in the editor toolbar. * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] Some wikis will be in read-only for a few minutes because of a switch of their main database. It will be performed on {{#time:j xg|2023-01-10|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s5.dblist targeted wikis]) and on {{#time:j xg|2023-01-12|en}} at 07:00 UTC ([https://noc.wikimedia.org/conf/highlight.php?file=dblists/s6.dblist targeted wikis]). * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.18|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-01-10|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-01-11|en}}. It will be on all wikis from {{#time:j xg|2023-01-12|en}} ([[mw:MediaWiki 1.40/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/02|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W02"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:06, 10 ജനുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24342971 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-03</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W03"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/03|Translations]] are available. '''Problems''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] The URLs in "{{int:last}}" links on page history now contain <bdi lang="zxx" dir="ltr"><code><nowiki>diff=prev&oldid=[revision ID]</nowiki></code></bdi> in place of <bdi lang="zxx" dir="ltr"><code><nowiki>diff=[revision ID]&oldid=[revision ID]</nowiki></code></bdi>. This is to fix a problem with links pointing to incorrect diffs when history was filtered by a tag. Some user scripts may break as a result of this change. [https://phabricator.wikimedia.org/T243569] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.19|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-01-17|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-01-18|en}}. It will be on all wikis from {{#time:j xg|2023-01-19|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * Some [[mw:Special:MyLanguage/Talk pages project/Usability|changes to the appearance of talk pages]] have only been available on <code>{{ns:1}}:</code> and <code>{{ns:3}}:</code> namespaces. These will be extended to other talk namespaces, such as <code>{{ns:5}}:</code>. They will continue to be unavailable in non-talk namespaces, including <code>{{ns:4}}:</code> pages (e.g., at the Village Pump). You can [[Special:Preferences#mw-prefsection-editing-discussion|change your preferences]] ([[Special:Preferences#mw-prefsection-betafeatures|beta feature]]). [https://phabricator.wikimedia.org/T325417] *On Wikisources, when an image is zoomed or panned in the Page: namespace, the same zoom and pan settings will be remembered for all Page: namespace pages that are linked to a particular Index: namespace page. [https://gerrit.wikimedia.org/r/c/mediawiki/extensions/ProofreadPage/+/868841] * The Vector 2022 skin will become the default for the English Wikipedia desktop users. The change will take place on January 18 at 15:00 UTC. [[:en:w:Wikipedia:Vector 2022|Learn more]]. '''Future changes''' * The 2023 edition of the [[m:Special:MyLanguage/Community Wishlist Survey 2023|Community Wishlist Survey]], which invites contributors to make technical proposals and vote for tools and improvements, starts next week on 23 January 2023 at 18:00 UTC. You can start drafting your proposals in [[m:Community Wishlist Survey/Sandbox|the CWS sandbox]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/03|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W03"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:09, 17 ജനുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24381020 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-04</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W04"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/04|Translations]] are available. '''Problems''' * Last week, for ~15 minutes, all wikis were unreachable for logged-in users and non-cached pages. This was caused by a timing issue. [https://wikitech.wikimedia.org/wiki/Incidents/2023-01-17_MediaWiki] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.20|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-01-24|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-01-25|en}}. It will be on all wikis from {{#time:j xg|2023-01-26|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * If you have the Beta Feature for [[mw:Special:MyLanguage/Talk pages project|DiscussionTools]] enabled, the appearance of talk pages will add more information about discussion activity. [https://www.mediawiki.org/wiki/Special:MyLanguage/Talk_pages_project/Usability#Status][https://phabricator.wikimedia.org/T317907] * The 2023 edition of the [[m:Special:MyLanguage/Community Wishlist Survey 2023|Community Wishlist Survey]] (CWS), which invites contributors to make technical proposals and vote for tools and improvements, starts on Monday 23 January 2023 at [https://zonestamp.toolforge.org/1674496814 18:00 UTC]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/04|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W04"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:45, 23 ജനുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24418874 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-05</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W05"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/05|Translations]] are available. '''Problems''' * Last week, for ~15 minutes, some users were unable to log in or edit pages. This was caused by a problem with session storage. [https://wikitech.wikimedia.org/wiki/Incidents/2023-01-24_sessionstore_quorum_issues] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.21|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-01-31|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-02-01|en}}. It will be on all wikis from {{#time:j xg|2023-02-02|en}} ([[mw:MediaWiki 1.40/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Wikis that use localized numbering schemes for references need to add new CSS. This will help to show citation numbers the same way in all reading and editing modes. If your wiki would prefer to do it yourselves, please see the [[mw:Special:MyLanguage/Parsoid/Parser Unification/Cite CSS|details and example CSS to copy from]], and also add your wiki to the list. Otherwise, the developers will directly help out starting the week of February 5. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/05|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W05"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:04, 31 ജനുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24455949 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-06</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W06"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/06|Translations]] are available. '''Recent changes''' * In the [[mw:Special:MyLanguage/Reading/Web/Desktop Improvements|Vector 2022 skin]], logged-out users using the full-width toggle will be able to see the setting of their choice even after refreshing pages or opening new ones. This only applies to wikis where Vector 2022 is the default. [https://phabricator.wikimedia.org/T321498] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.22|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-02-07|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-02-08|en}}. It will be on all wikis from {{#time:j xg|2023-02-09|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * Previously, we announced when some wikis would be in read-only for a few minutes because of a switch of their main database. These switches will not be announced any more, as the read-only time has become non-significant. Switches will continue to happen at 7AM UTC on Tuesdays and Thursdays. [https://phabricator.wikimedia.org/T292543#8568433] * Across all the wikis, in the Vector 2022 skin, logged-in users will see the page-related links such as "What links here" in a [[mw:Special:MyLanguage/Reading/Web/Desktop_Improvements/Features/Page_tools|new side menu]]. It will be displayed on the other side of the screen. This change had previously been made on Czech, English, and Vietnamese Wikipedias. [https://phabricator.wikimedia.org/T328692] *[[m:Special:MyLanguage/Community Wishlist Survey 2023|Community Wishlist Survey 2023]] will stop receiving new proposals on [https://zonestamp.toolforge.org/1675706431 Monday, 6 February 2023, at 18:00 UTC]. Proposers should complete any edits by then, to give time for [[m:Special:MyLanguage/Community_Wishlist_Survey/Help_us|translations]] and review. Voting will begin on Friday, 10 February. '''Future changes''' * [[File:Octicons-tools.svg|15px|link=|alt=|Advanced item]] Gadgets and user scripts will be changing to load on desktop and mobile sites. Previously they would only load on the desktop site. It is recommended that wiki administrators audit the [[MediaWiki:Gadgets-definition|gadget definitions]] prior to this change, and add <bdi lang="zxx" dir="ltr"><code>skins=…</code></bdi> for any gadgets which should not load on mobile. [https://phabricator.wikimedia.org/T328610 More details are available]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/06|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W06"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 10:20, 6 ഫെബ്രുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24491749 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-07</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W07"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/07|Translations]] are available. '''Problems''' * On wikis where patrolled edits are enabled, changes made to the [[mw:Special:MyLanguage/Growth/Communities/How to configure the mentors' list|mentor list]] by autopatrolled mentors are not correctly marked as patrolled. It will be fixed later this week. [https://phabricator.wikimedia.org/T328444] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.23|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-02-14|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-02-15|en}}. It will be on all wikis from {{#time:j xg|2023-02-16|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * The Reply tool and other parts of [[mw:Special:MyLanguage/Help:DiscussionTools#Mobile|DiscussionTools]] will be deployed for all editors using the mobile site. You can [[mw:Special:MyLanguage/Talk_pages_project/Mobile#Status_Updates|read more about this decision]]. [https://phabricator.wikimedia.org/T298060] '''Future changes''' * All wikis will be read-only for a few minutes on March 1. This is planned for [https://zonestamp.toolforge.org/1677679222 14:00 UTC]. More information will be published in Tech News and will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T328287][https://phabricator.wikimedia.org/T327920][https://wikitech.wikimedia.org/wiki/Deployments] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/07|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W07"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:48, 14 ഫെബ്രുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24540832 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-08</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W08"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/08|Translations]] are available. '''Problems''' * Last week, during planned maintenance of Cloud Services, unforeseen complications forced the team to turn off all tools for 2–3 hours to prevent data corruption. Work is ongoing to prevent similar problems in the future. [https://phabricator.wikimedia.org/T329535] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.23|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-02-21|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-02-22|en}}. It will be on all wikis from {{#time:j xg|2023-02-23|en}} ([[mw:MediaWiki 1.40/Roadmap|calendar]]). *The voting phase for the [[m:Special:MyLanguage/Community Wishlist Survey 2023|Community Wishlist Survey 2023]] ends on [https://zonestamp.toolforge.org/1677261621 24 February at 18:00 UTC]. The results of the survey will be announced on 28 February. '''Future changes''' * All wikis will be read-only for a few minutes on March 1. This is planned for [https://zonestamp.toolforge.org/1677679222 14:00 UTC]. More information will be published in Tech News and will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T328287][https://phabricator.wikimedia.org/T327920][https://wikitech.wikimedia.org/wiki/Deployments] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W08"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:57, 21 ഫെബ്രുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24570514 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-09</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W09"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/09|Translations]] are available. '''Problems''' * Last week, in some areas of the world, there were problems with loading pages for 20 minutes and saving edits for 55 minutes. These issues were caused by a problem with our caching servers due to unforseen events during a routine maintenance task. [https://wikitech.wikimedia.org/wiki/Incidents/2023-02-22_wiki_outage][https://wikitech.wikimedia.org/wiki/Incidents/2023-02-22_read_only] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.25|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-02-28|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-03-01|en}}. It will be on all wikis from {{#time:j xg|2023-03-02|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * All wikis will be read-only for a few minutes on March 1. This is planned for [https://zonestamp.toolforge.org/1677679222 14:00 UTC]. [https://meta.wikimedia.org/wiki/Special:MyLanguage/Tech/Server_switch] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W09"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:46, 27 ഫെബ്രുവരി 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24634242 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-10</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W10"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/10|Translations]] are available. '''Recent changes''' * The Community Wishlist Survey 2023 edition has been concluded. Community Tech has [[m:Special:MyLanguage/Community Wishlist Survey 2023/Results|published the results]] of the survey and will provide an update on what is next in April 2023. * On wikis which use [[mw:Special:MyLanguage/Writing_systems|LanguageConverter]] to handle multiple writing systems, articles which used custom conversion rules in the wikitext (primarily on Chinese Wikipedia) would have these rules applied inconsistently in the table of contents, especially in the Vector 2022 skin. This has now been fixed. [https://phabricator.wikimedia.org/T306862] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.26|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-03-07|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-03-08|en}}. It will be on all wikis from {{#time:j xg|2023-03-09|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * A search system has been added to the [[Special:Preferences|Preferences screen]]. This will let you find different options more easily. Making it work on mobile devices will happen soon. [https://phabricator.wikimedia.org/T313804] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/10|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W10"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:49, 6 മാർച്ച് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24676916 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-11</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W11"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/11|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.40/wmf.27|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-03-14|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-03-15|en}}. It will be on all wikis from {{#time:j xg|2023-03-16|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-cbk_zamwiki/en}}{{int:comma-separator/en}}{{int:project-localized-name-cdowiki/en}}{{int:comma-separator/en}}{{int:project-localized-name-cewiki/en}}{{int:comma-separator/en}}{{int:project-localized-name-cebwiki/en}}{{int:comma-separator/en}}{{int:project-localized-name-chwiki/en}}{{int:comma-separator/en}}{{int:project-localized-name-chrwiki/en}}{{int:comma-separator/en}}{{int:project-localized-name-chywiki/en}}{{int:comma-separator/en}}{{int:project-localized-name-ckbwiki/en}}{{int:comma-separator/en}}{{int:project-localized-name-cowiki/en}}{{int:comma-separator/en}}{{int:project-localized-name-csbwiki/en}}{{int:comma-separator/en}}{{int:project-localized-name-cuwiki/en}}{{int:comma-separator/en}}{{int:project-localized-name-cvwiki/en}}{{int:comma-separator/en}}{{int:project-localized-name-cywiki/en}}{{int:comma-separator/en}}{{int:project-localized-name-itwiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T304542][https://phabricator.wikimedia.org/T304550] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/11|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W11"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:19, 13 മാർച്ച് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24700189 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-12</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W12"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/12|Translations]] are available. '''Problems''' * Last week, some users experienced issues loading image thumbnails. This was due to incorrectly cached images. [https://phabricator.wikimedia.org/T331820] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.1|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-03-21|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-03-22|en}}. It will be on all wikis from {{#time:j xg|2023-03-23|en}} ([[mw:MediaWiki 1.40/Roadmap|calendar]]). * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] A link to the user's [[{{#special:CentralAuth}}]] page will appear on [[{{#special:Contributions}}]] — some user scripts which previously added this link may cause conflicts. This feature request was [[:m:Community Wishlist Survey 2023/Admins and patrollers/Add link to CentralAuth on Special:Contributions|voted #17 in the 2023 Community Wishlist Survey]]. * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] The [[{{#special:AbuseFilter}}]] edit window will be resizable and larger by default. This feature request was [[:m:Community Wishlist Survey 2023/Anti-harassment/Make the AbuseFilter edit window resizable and larger by default|voted #80 in the 2023 Community Wishlist Survey]]. * There will be a new option for Administrators when they are unblocking a user, to add the unblocked user’s user page to their watchlist. This will work both via [[{{#special:Unblock}}]] and via the API. [https://phabricator.wikimedia.org/T257662] '''Meetings''' * You can join the next meeting with the Wikipedia mobile apps teams. During the meeting, we will discuss the current features and future roadmap. The meeting will be on [https://zonestamp.toolforge.org/1679677204 24 March at 17:00 (UTC)]. See [[mw:Special:MyLanguage/Wikimedia Apps/Office Hours|details and how to join]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/12|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W12"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:25, 21 മാർച്ച് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24732558 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-13</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W13"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/13|Translations]] are available. '''Recent changes''' * The [[:mw:Special:MyLanguage/Extension:AbuseFilter|AbuseFilter]] condition limit was increased from 1000 to 2000. [https://phabricator.wikimedia.org/T309609] * [[:m:Special:MyLanguage/Global AbuseFilter#Locally disabled actions|Some Global AbuseFilter]] actions will no longer apply to local projects. [https://phabricator.wikimedia.org/T332521] * Desktop users are now able to subscribe to talk pages by clicking on the {{int:discussiontools-newtopicssubscription-button-subscribe-label}} link in the {{int:toolbox}} menu. If you subscribe to a talk page, you receive [[mw:Special:MyLanguage/Notifications|notifications]] when new topics are started on that talk page. This is separate from putting the page on your watchlist or subscribing to a single discussion. [https://phabricator.wikimedia.org/T263821] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.2|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-03-28|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-03-29|en}}. It will be on all wikis from {{#time:j xg|2023-03-30|en}} ([[mw:MediaWiki 1.40/Roadmap|calendar]]). '''Future changes''' * You will be able to choose [[mw:Special:MyLanguage/VisualEditor/Diffs|visual diffs]] on all [[m:Special:MyLanguage/Help:Page history|history pages]] at the Wiktionaries and Wikipedias. [https://phabricator.wikimedia.org/T314588] * [[File:Octicons-tools.svg|15px|link=|alt=|Advanced item]] The legacy [[mw:Mobile Content Service|Mobile Content Service]] is going away in July 2023. Developers are encouraged to switch to Parsoid or another API before then to ensure service continuity. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/4MVQQTONJT7FJAXNVOFV3WWVVMCHRINE/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W13"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:12, 28 മാർച്ച് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24780854 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-14</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W14"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/14|Translations]] are available. '''Recent changes''' * The system for automatically creating categories for the [[mw:Special:MyLanguage/Extension:Babel|Babel]] extension has had several important changes and fixes. One of them allows you to insert templates for automatic category descriptions on creation, allowing you to categorize the new categories. [https://phabricator.wikimedia.org/T211665][https://phabricator.wikimedia.org/T64714][https://phabricator.wikimedia.org/T170654][https://phabricator.wikimedia.org/T184941][https://phabricator.wikimedia.org/T33074] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.3|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-04-04|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-04-05|en}}. It will be on all wikis from {{#time:j xg|2023-04-06|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Some older [[w:en:Web browser|Web browsers]] will stop being able to use [[w:en:JavaScript|JavaScript]] on Wikimedia wikis from this week. This mainly affects users of Internet Explorer 11. If you have an old web browser on your computer you can try to upgrade to a newer version. [https://phabricator.wikimedia.org/T178356] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The deprecated <bdi lang="zxx" dir="ltr"><code>jquery.hoverIntent</code></bdi> module has been removed. This module could be used by gadgets and user scripts, to create an artificial delay in how JavaScript responds to a hover event. Gadgets and user scripts should now use jQuery <bdi lang="zxx" dir="ltr"><code>hover()</code></bdi> or <bdi lang="zxx" dir="ltr"><code>on()</code></bdi> instead. Examples can be found in the [[mw:Special:MyLanguage/ResourceLoader/Migration_guide_(users)#jquery.hoverIntent|migration guide]]. [https://phabricator.wikimedia.org/T311194] * Some of the links in [[{{#special:SpecialPages}}]] will be re-arranged. There will be a clearer separation between links that relate to all users, and links related to your own user account. [https://phabricator.wikimedia.org/T333242] * You will be able to hide the [[mw:Special:MyLanguage/Talk pages project/Replying|Reply button]] in archived discussion pages with a new <bdi lang="zxx" dir="ltr"><code><nowiki>__ARCHIVEDTALK__</nowiki></code></bdi> magic word. There will also be a new <bdi lang="zxx" dir="ltr"><code>.mw-archivedtalk</code></bdi> CSS class for hiding the Reply button in individual sections on a page. [https://phabricator.wikimedia.org/T249293][https://phabricator.wikimedia.org/T295553][https://gerrit.wikimedia.org/r/c/mediawiki/extensions/DiscussionTools/+/738221] '''Future changes''' * The Vega software that creates data visualizations in pages, such as graphs, will be upgraded to the newest version in the future. Graphs that still use the very old version 1.5 syntax may stop working properly. Most existing uses have been found and updated, but you can help to check, and to update any local documentation. [[phab:T260542|Examples of how to find and fix these graphs are available]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W14"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:38, 3 ഏപ്രിൽ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24820268 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-15</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W15"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/15|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] In the visual editor, it is now possible to edit captions of images in galleries without opening the gallery dialog. This feature request was [[:m:Community Wishlist Survey 2023/Editing/Editable gallery captions in Visual Editor|voted #61 in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T190224] * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] You can now receive notifications when another user edits your user page. See the "{{int:Echo-category-title-edit-user-page}}" option in [[Special:Preferences#mw-prefsection-echo|your Preferences]]. This feature request was [[:m:Community Wishlist Survey 2023/Anti-harassment/Notifications for user page edits|voted #3 in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T3876] '''Problems''' * There was a problem with all types of CentralNotice banners still being shown to logged-in users even if they had [[Special:Preferences#mw-prefsection-centralnotice-banners|turned off]] specific banner types. This has now been fixed. [https://phabricator.wikimedia.org/T331671] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.4|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-04-11|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-04-12|en}}. It will be on all wikis from {{#time:j xg|2023-04-13|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-arywiki/en}}{{int:comma-separator/en}}{{int:project-localized-name-dawiki/en}}{{int:comma-separator/en}}{{int:project-localized-name-dinwiki/en}}{{int:comma-separator/en}}{{int:project-localized-name-dsbwiki/en}}{{int:comma-separator/en}}{{int:project-localized-name-eewiki/en}}{{int:comma-separator/en}}{{int:project-localized-name-elwiki/en}}{{int:comma-separator/en}}{{int:project-localized-name-emlwiki/en}}{{int:comma-separator/en}}{{int:project-localized-name-eowiki/en}}{{int:comma-separator/en}}{{int:project-localized-name-etwiki/en}}{{int:comma-separator/en}}{{int:project-localized-name-euwiki/en}}{{int:comma-separator/en}}{{int:project-localized-name-extwiki/en}}{{int:comma-separator/en}}{{int:project-localized-name-tumwiki/en}}{{int:comma-separator/en}}{{int:project-localized-name-ffwiki/en}}{{int:comma-separator/en}}{{int:project-localized-name-fiwiki/en}}{{int:comma-separator/en}}{{int:project-localized-name-fiu_vrowiki/en}}{{int:comma-separator/en}}{{int:project-localized-name-fjwiki/en}}{{int:comma-separator/en}}{{int:project-localized-name-fowiki/en}}{{int:comma-separator/en}}{{int:project-localized-name-frpwiki/en}}{{int:comma-separator/en}}{{int:project-localized-name-frrwiki/en}}{{int:comma-separator/en}}{{int:project-localized-name-furwiki/en}}{{int:comma-separator/en}}{{int:project-localized-name-gawiki/en}}{{int:comma-separator/en}}{{int:project-localized-name-gcrwiki/en}}{{int:comma-separator/en}}{{int:project-localized-name-gdwiki/en}}{{int:comma-separator/en}}{{int:project-localized-name-glwiki/en}}{{int:comma-separator/en}}{{int:project-localized-name-glkwiki/en}}{{int:comma-separator/en}}{{int:project-localized-name-gnwiki/en}}{{int:comma-separator/en}}{{int:project-localized-name-gomwiki/en}}{{int:comma-separator/en}}{{int:project-localized-name-gotwiki/en}}{{int:comma-separator/en}}{{int:project-localized-name-guwiki/en}}{{int:comma-separator/en}}{{int:project-localized-name-gvwiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T304551][https://phabricator.wikimedia.org/T308133] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/15|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W15"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:04, 10 ഏപ്രിൽ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24851886 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-16</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W16"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/16|Translations]] are available. '''Recent changes''' * You can now see [[mw:Special:MyLanguage/Help:Extension:Kartographer#Show_nearby_articles|nearby articles on a Kartographer map]] with the button for the new feature "{{int:Kartographer-sidebar-nearbybutton}}". Six wikis have been testing this feature since October. [https://meta.wikimedia.org/wiki/WMDE_Technical_Wishes/Geoinformation/Nearby_articles#Implementation][https://phabricator.wikimedia.org/T334079] * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] The [[m:Special:GlobalWatchlist|Special:GlobalWatchlist]] page now has links for "{{int:globalwatchlist-markpageseen}}" for each entry. This feature request was [[m:Community Wishlist Survey 2023/Notifications, Watchlists and Talk Pages/Button to mark a single change as read in the global watch list|voted #161 in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T334246] '''Problems''' * At Wikimedia Commons, some thumbnails have not been getting replaced correctly after a new version of the image is uploaded. This should be fixed later this week. [https://phabricator.wikimedia.org/T331138][https://phabricator.wikimedia.org/T333042] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] For the last few weeks, some external tools had inconsistent problems with logging-in with OAuth. This has now been fixed. [https://phabricator.wikimedia.org/T332650] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.5|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-04-18|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-04-19|en}}. It will be on all wikis from {{#time:j xg|2023-04-20|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W16"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:53, 18 ഏപ്രിൽ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24881071 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-17</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W17"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/17|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] The date-selection menu on pages such as [[{{#special:Contributions}}]] will now show year-ranges that are in the current and past decade, instead of the current and future decade. This feature request was [[m:Community Wishlist Survey 2023/Miscellaneous/Change year range shown in date selection popup|voted #145 in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T334316] '''Problems''' * Due to security issues with the [[mw:Special:MyLanguage/Extension:Graph|Graph extension]], graphs have been disabled in all Wikimedia projects. Wikimedia Foundation teams are working to respond to these vulnerabilities. [https://phabricator.wikimedia.org/T334940] * For a few days, it was not possible to save some kinds of edits on the mobile version of a wiki. This has been fixed. [https://phabricator.wikimedia.org/T334797][https://phabricator.wikimedia.org/T334799][https://phabricator.wikimedia.org/T334794] '''Changes later this week''' * All wikis will be read-only for a few minutes on April 26. This is planned for [https://zonestamp.toolforge.org/1682517653 14:00 UTC]. [https://meta.wikimedia.org/wiki/Special:MyLanguage/Tech/Server_switch] * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.6|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-04-25|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-04-26|en}}. It will be on all wikis from {{#time:j xg|2023-04-27|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''Future changes''' * The Editing team plans an A/B test for [[mw:Special:MyLanguage/Talk pages project/Usability|a usability analysis of the Talk page project]]. The [[mw:Special:MyLanguage/Talk pages project/Usability/Analysis|planned measurements are available]]. Your wiki [[phab:T332946|may be invited to participate]]. Please suggest improvements to the measurement plan at [[mw:Talk:Talk pages project/Usability|the discussion page]]. * [[m:Special:MyLanguage/Wikimedia Foundation Annual Plan/2023-2024|The Wikimedia Foundation annual plan 2023-2024 draft is open for comment and input]] until May 19. The final plan will be published in July 2023 on Meta-wiki. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W17"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:02, 24 ഏപ്രിൽ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24933592 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-18</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W18"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/18|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] The content attribution tools [[mw:Special:MyLanguage/Who Wrote That?|Who Wrote That?]], [[xtools:authorship|XTools Authorship]], and [[xtools:blame|XTools Blame]] now support the French and Italian Wikipedias. More languages will be added in the near future. This is part of the [[m:Community Wishlist Survey 2023/Reading/Extend "Who Wrote That?" tool to more wikis|#7 wish in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T243711][https://phabricator.wikimedia.org/T270490][https://phabricator.wikimedia.org/T334891] * The [[:commons:Special:MyLanguage/Commons:Video2commons|Video2commons]] tool has been updated. This fixed several bugs related to YouTube uploads. [https://github.com/toolforge/video2commons/pull/162/commits] * The [[{{#special:Preferences}}]] page has been redesigned on mobile web. The new design makes it easier to browse the different categories and settings at low screen widths. You can also now access the page via a link in the Settings menu in the mobile web sidebar. [https://www.mediawiki.org/wiki/Moderator_Tools/Content_moderation_on_mobile_web/Preferences] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.7|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-05-02|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-05-03|en}}. It will be on all wikis from {{#time:j xg|2023-05-04|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W18"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:44, 2 മേയ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24966974 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-19</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W19"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/19|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] When you close an image that is displayed via MediaViewer, it will now return to the wiki page instead of going back in your browser history. This feature request was [[m:Community Wishlist Survey 2023/Reading/Return to the article when closing the MediaViewer|voted #65 in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T236591] * The [[mw:Special:MyLanguage/Extension:SyntaxHighlight|SyntaxHighlight]] extension now supports <bdi lang="en" dir="ltr"><code>wikitext</code></bdi> as a selected language. Old alternatives that were used to highlight wikitext, such as <bdi lang="en" dir="ltr"><code>html5</code></bdi>, <bdi lang="en" dir="ltr"><code>moin</code></bdi>, and <bdi lang="en" dir="ltr"><code>html+handlebars</code></bdi>, can now be replaced. [https://phabricator.wikimedia.org/T29828] * [[mw:Special:MyLanguage/Manual:Creating pages with preloaded text|Preloading text to new pages/sections]] now supports preloading from localized MediaWiki interface messages. [https://cs.wikipedia.org/wiki/User_talk:Martin_Urbanec_(WMF)?action=edit&section=new&preload=MediaWiki:July Here is an example] at the {{int:project-localized-name-cswiki/en}} that uses <bdi lang="zxx" dir="ltr"><code><nowiki>preload=MediaWiki:July</nowiki></code></bdi>. [https://phabricator.wikimedia.org/T330337] '''Problems''' * Graph Extension update: Foundation developers have completed upgrading the visualization software to Vega5. Existing community graphs based on Vega2 are no longer compatible. Communities need to update local graphs and templates, and shared lua modules like <bdi lang="de" dir="ltr">[[:de:Modul:Graph]]</bdi>. The [https://vega.github.io/vega/docs/porting-guide/ Vega Porting guide] provides the most comprehensive detail on migration from Vega2 and [https://www.mediawiki.org/w/index.php?title=Template:Graph:PageViews&action=history here is an example migration]. Vega5 has currently just been enabled on mediawiki.org to provide a test environment for communities. [https://phabricator.wikimedia.org/T334940#8813922] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.8|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-05-09|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-05-10|en}}. It will be on all wikis from {{#time:j xg|2023-05-11|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Until now, all new OAuth apps went through manual review. Starting this week, apps using identification-only or basic authorizations will not require review. [https://phabricator.wikimedia.org/T67750] '''Future changes''' * During the next year, MediaWiki will stop using IP addresses to identify logged-out users, and will start automatically assigning unique temporary usernames. Read more at [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation/Updates|IP Editing: Privacy Enhancement and Abuse Mitigation/Updates]]. You can [[m:Talk:IP Editing: Privacy Enhancement and Abuse Mitigation#What should it look like?|join the discussion]] about the [[m:Special:MyLanguage/IP Editing: Privacy Enhancement and Abuse Mitigation/Updates#What will temporary usernames look like?|format of the temporary usernames]]. [https://phabricator.wikimedia.org/T332805] * There will be an [[:w:en:A/B testing|A/B test]] on 10 Wikipedias where the Vector 2022 skin is the default skin. Half of logged-in desktop users will see an interface where the different parts of the page are more clearly separated. You can [[mw:Special:MyLanguage/Reading/Web/Desktop Improvements/Updates/2023-05 Zebra9 A/B test|read more]]. [https://phabricator.wikimedia.org/T333180][https://phabricator.wikimedia.org/T335972] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] <code>jquery.tipsy</code> will be removed from the MediaWiki core. This will affect some user scripts. Many lines with <code>.tipsy(</code> can be commented out. <code>OO.ui.PopupWidget</code> can be used to keep things working like they are now. You can [[phab:T336019|read more]] and [[:mw:Help:Locating broken scripts|read about how to find broken scripts]]. [https://phabricator.wikimedia.org/T336019] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W19"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:35, 9 മേയ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=24998636 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-20</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W20"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/20|Translations]] are available. '''Problems''' * Citations that are automatically generated based on [[d:Q33057|ISBN]] are currently broken. This affects citations made with the [[mw:Special:MyLanguage/Help:VisualEditor/User_guide/Citations-Full#Automatic|VisualEditor Automatic tab]], and the use of the citoid API in gadgets and user scripts. Work is ongoing to restore this feature. [https://phabricator.wikimedia.org/T336298] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.9|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-05-16|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-05-17|en}}. It will be on all wikis from {{#time:j xg|2023-05-18|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-gorwiki/en}}{{int:comma-separator/en}}{{int:project-localized-name-hawiki/en}}{{int:comma-separator/en}}{{int:project-localized-name-hakwiki/en}}{{int:comma-separator/en}}{{int:project-localized-name-hawwiki/en}}{{int:comma-separator/en}}{{int:project-localized-name-hifwiki/en}}{{int:comma-separator/en}}{{int:project-localized-name-hrwiki/en}}{{int:comma-separator/en}}{{int:project-localized-name-hsbwiki/en}}{{int:comma-separator/en}}{{int:project-localized-name-htwiki/en}}{{int:comma-separator/en}}{{int:project-localized-name-iawiki/en}}{{int:comma-separator/en}}{{int:project-localized-name-iewiki/en}}{{int:comma-separator/en}}{{int:project-localized-name-igwiki/en}}{{int:comma-separator/en}}{{int:project-localized-name-ilowiki/en}}{{int:comma-separator/en}}{{int:project-localized-name-inhwiki/en}}{{int:comma-separator/en}}{{int:project-localized-name-iowiki/en}}{{int:comma-separator/en}}{{int:project-localized-name-iswiki/en}}{{int:comma-separator/en}}{{int:project-localized-name-iuwiki/en}}{{int:comma-separator/en}}{{int:project-localized-name-jamwiki/en}}{{int:comma-separator/en}}{{int:project-localized-name-jvwiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T308134] '''Future changes''' * There is a recently formed team at the Wikimedia Foundation which will be focusing on experimenting with new tools. Currently they are building [[m:Wikimedia_Foundation_Annual_Plan/2023-2024/Draft/Future_Audiences#FA2.2_Conversational_AI|a prototype ChatGPT plugin that allows information generated by ChatGPT to be properly attributed]] to the Wikimedia projects. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Gadget and userscript developers should replace <bdi lang="zxx" dir="ltr"><code>jquery.cookie</code></bdi> with <bdi lang="zxx" dir="ltr"><code>mediawiki.cookie</code></bdi>. The <bdi lang="zxx" dir="ltr"><code>jquery.cookie</code></bdi> library will be removed in ~1 month, and staff developers will run a script to replace any remaining uses at that time. [https://phabricator.wikimedia.org/T336018] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W20"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:44, 15 മേയ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25011501 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-21</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W21"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/21|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] The "recent edits" time period for page watchers is now 30 days. It used to be 180 days. This was a [[m:Community Wishlist Survey 2023/Notifications, Watchlists and Talk Pages/Change information about the number of watchers on a page|Community Wishlist Survey proposal]]. [https://phabricator.wikimedia.org/T336250] '''Changes later this week''' * An [[mw:special:MyLanguage/Growth/Positive reinforcement#Impact|improved impact module]] will be available at Wikipedias. The impact module is a feature available to newcomers [[mw:Special:MyLanguage/Growth/Feature summary#Newcomer homepage|at their personal homepage]]. It will show their number of edits, how many readers their edited pages have, how many thanks they have received and similar things. It is also accessible by accessing Special:Impact. [https://phabricator.wikimedia.org/T336203] * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.10|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-05-23|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-05-24|en}}. It will be on all wikis from {{#time:j xg|2023-05-25|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W21"/> </div> 16:54, 22 മേയ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25028325 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-22</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W22"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/22|Translations]] are available. '''Recent changes''' * Citations can once again be added automatically from ISBNs, thanks to Zotero's ISBN searches. The current data sources are the Library of Congress (United States), the Bibliothèque nationale de France (French National Library), and K10plus ISBN (German repository). Additional data source searches can be [[mw:Citoid/Creating Zotero translators|proposed to Zotero]]. The ISBN labels in the [[mw:Special:MyLanguage/Help:VisualEditor/User_guide/Citations-Full#Automatic|VisualEditor Automatic tab]] will reappear later this week. [https://phabricator.wikimedia.org/T336298#8859917] * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] The page [[{{#special:EditWatchlist}}]] now has "{{int:watchlistedit-normal-check-all}}" options to select all the pages within a namespace. This feature request was [[m:Community Wishlist Survey 2023/Notifications, Watchlists and Talk Pages/Watchlist edit - "check all" checkbox|voted #161 in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T334252] '''Problems''' * For a few days earlier this month, the "Add interlanguage link" item in the Tools menu did not work properly. This has now been fixed. [https://phabricator.wikimedia.org/T337081] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.11|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-05-30|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-05-31|en}}. It will be on all wikis from {{#time:j xg|2023-06-01|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * VisualEditor will be switched to a new backend on [https://phabricator.wikimedia.org/source/mediawiki-config/browse/master/dblists/small.dblist small] and [https://phabricator.wikimedia.org/source/mediawiki-config/browse/master/dblists/medium.dblist medium] wikis this week. Large wikis will follow in the coming weeks. This is part of the effort to move Parsoid into MediaWiki core. The change should have no noticeable effect on users, but if you experience any slow loading or other strangeness when using VisualEditor, please report it on the phabricator ticket linked here. [https://phabricator.wikimedia.org/T320529] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W22"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:01, 29 മേയ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25079963 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-23</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W23"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/23|Translations]] are available. '''Recent changes''' * The [[:mw:Special:MyLanguage/Help:Extension:RealMe|RealMe]] extension allows you to mark URLs on your user page as verified for Mastodon and similar software. * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] Citation and footnote editing can now be started from the reference list when using the visual editor. This feature request was [[m:Community Wishlist Survey 2023/Citations/Allow citations to be edited in the references section with VisualEditor|voted #2 in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T54750] * Previously, clicking on someone else's link to Recent Changes with filters applied within the URL could unintentionally change your preference for "{{int:Rcfilters-group-results-by-page}}". This has now been fixed. [https://phabricator.wikimedia.org/T202916#8874081] '''Problems''' * For a few days last week, some tools and bots returned outdated information due to database replication problems, and may have been down entirely while it was being fixed. These issues have now been fixed. [https://phabricator.wikimedia.org/T337446] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.12|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-06-06|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-06-07|en}}. It will be on all wikis from {{#time:j xg|2023-06-08|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Bots will no longer be prevented from making edits because of URLs that match the [[mw:Special:MyLanguage/Extension:SpamBlacklist|spam blacklist]]. [https://phabricator.wikimedia.org/T313107] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W23"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:51, 5 ജൂൺ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25114640 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-24</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W24"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/24|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] The content attribution tools [[mw:Special:MyLanguage/Who Wrote That?|Who Wrote That?]], [[xtools:authorship|XTools Authorship]], and [[xtools:blame|XTools Blame]] now support the Dutch, German, Hungarian, Indonesian, Japanese, Polish and Portuguese Wikipedias. This was the [[m:Community Wishlist Survey 2023/Reading/Extend "Who Wrote That?" tool to more wikis|#7 wish in the 2023 Community Wishlist Survey]]. [https://phabricator.wikimedia.org/T334891] * The [[mw:Special:MyLanguage/Structured Data Across Wikimedia/Search Improvements#Search Preview panel|Search Preview panel]] has been deployed on four Wikipedias (Catalan, Dutch, Hungarian and Norwegian). The panel will show an image related to the article (if existing), the top sections of the article, related images (coming from MediaSearch on Commons), and eventually the sister projects associated with the article. [https://phabricator.wikimedia.org/T306341] * The [[:mw:Special:MyLanguage/Help:Extension:RealMe#Verifying_a_link_on_non-user_pages|RealMe]] extension now allows administrators to verify URLs for any page, for Mastodon and similar software. [https://phabricator.wikimedia.org/T324937] * The default project license [https://lists.wikimedia.org/hyperkitty/list/wikimediaannounce-l@lists.wikimedia.org/thread/7G6XPWZPQFLZ2JANN3ZX6RT4DVUI3HZQ/ has been officially upgraded] to CC BY-SA 4.0. The software interface messages have been updated. Communities should feel free to start updating any mentions of the old CC BY-SA 3.0 licensing within policies and related documentation pages. [https://phabricator.wikimedia.org/T319064] '''Problems''' * For three days last month, some Wikipedia pages edited with VisualEditor or DiscussionTools had an unintended <code><nowiki>__TOC__</nowiki></code> (or its localized form) added during an edit. There is [[mw:Parsoid/Deployments/T336101_followup|a listing of affected pages sorted by wiki]], that may still need to be fixed. [https://phabricator.wikimedia.org/T336101] * Currently, the "{{int:Visualeditor-dialog-meta-categories-defaultsort-label}}" feature in VisualEditor is broken. Existing <code><nowiki>{{DEFAULTSORT:...}}</nowiki></code> keywords incorrectly appear as missing templates in VisualEditor. Developers are exploring how to fix this. In the meantime, those wishing to edit the default sortkey of a page are advised to switch to source editing. [https://phabricator.wikimedia.org/T337398] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Last week, an update to the delete form may have broken some gadgets or user scripts. If you need to manipulate (empty) the reason field, replace <bdi lang="zxx" dir="ltr"><code>#wpReason</code></bdi> with <bdi lang="zxx" dir="ltr" style="white-space: nowrap;"><code>#wpReason > input</code></bdi>. See [https://cs.wikipedia.org/w/index.php?title=MediaWiki%3AGadget-CleanDeleteReasons.js&diff=22859956&oldid=12794189 an example fix]. [https://phabricator.wikimedia.org/T337809] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.13|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-06-13|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-06-14|en}}. It will be on all wikis from {{#time:j xg|2023-06-15|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * VisualEditor will be switched to a new backend on English Wikipedia on Monday, and all other [https://phabricator.wikimedia.org/source/mediawiki-config/browse/master/dblists/large.dblist large] wikis on Thursday. The change should have no noticeable effect on users, but if you experience any slow loading or other strangeness when using VisualEditor, please report it on the phabricator ticket linked here. [https://phabricator.wikimedia.org/T320529] '''Future changes''' * From 5 June to 17 July, the Foundation's [[:mw:Wikimedia Security Team|Security team]] is holding a consultation with contributors regarding a draft policy to govern the use of third-party resources in volunteer-developed gadgets and scripts. Feedback and suggestions are warmly welcome at [[m:Special:MyLanguage/Third-party resources policy|Third-party resources policy]] on meta-wiki. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W24"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 14:50, 12 ജൂൺ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25133779 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-25</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W25"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/25|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Flame graphs are now available in WikimediaDebug. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/JXNQD3EHG5V5QW5UXFDPSHQG4MJ3FWJQ/][https://techblog.wikimedia.org/2023/06/08/flame-graphs-arrive-in-wikimediadebug/] '''Changes later this week''' * There is no new MediaWiki version this week. * There is now a toolbar search popup in the visual editor. You can trigger it by typing <code>\</code> or pressing <code>ctrl + shift + p</code>. It can help you quickly access most tools in the editor. [https://commons.wikimedia.org/wiki/File:Visual_editor_toolbar_search_feature.png][https://phabricator.wikimedia.org/T66905] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W25"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:08, 19 ജൂൺ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25159510 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-26</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W26"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/26|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The Action API modules and Special:LinkSearch will now add a trailing <bdi lang="zxx" dir="ltr"><code>/</code></bdi> to all <bdi lang="zxx" dir="ltr"><code>prop=extlinks</code></bdi> responses for bare domains. This is part of the work to remove duplication in the <code>externallinks</code> database table. [https://phabricator.wikimedia.org/T337994] '''Problems''' * Last week, search was broken on Commons and Wikidata for 23 hours. [https://phabricator.wikimedia.org/T339810][https://wikitech.wikimedia.org/wiki/Incidents/2023-06-18_search_broken_on_wikidata_and_commons] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.15|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-06-27|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-06-28|en}}. It will be on all wikis from {{#time:j xg|2023-06-29|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The Minerva skin now applies more predefined styles to the <bdi lang="zxx" dir="ltr"><code>.mbox-text</code></bdi> CSS class. This enables support for mbox templates that use divs instead of tables. Please make sure that the new styles won't affect other templates in your wiki. [https://gerrit.wikimedia.org/r/c/mediawiki/skins/MinervaNeue/+/930901/][https://phabricator.wikimedia.org/T339040] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Gadgets will now load on both desktop and mobile by default. Previously, gadgets loaded only on desktop by default. Changing this default using the <bdi lang="zxx" dir="ltr"><code>|targets=</code></bdi> parameter is also deprecated and should not be used. You should make gadgets work on mobile or disable them based on the skin (with the <bdi lang="zxx" dir="ltr"><code>|skins=</code></bdi> parameter in <bdi lang="en" dir="ltr">MediaWiki:Gadgets-definition</bdi>) rather than whether the user uses the mobile or the desktop website. Popular gadgets that create errors on mobile will be disabled by developers on the Minerva skin as a temporary solution. [https://phabricator.wikimedia.org/T127268] * All namespace tabs now have the same browser [[m:Special:MyLanguage/Help:Keyboard_shortcuts|access key]] by default. Previously, custom and extension-defined namespaces would have to have their access keys set manually on-wiki, but that is no longer necessary. [https://phabricator.wikimedia.org/T22126] * The review form of the Flagged Revisions extension now uses the standardized [[mw:Special:MyLanguage/Codex|user interface components]]. [https://phabricator.wikimedia.org/T191156] '''Future changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] How media is structured in the parser's HTML output will change in the coming weeks at [[:wikitech:Deployments/Train#Thursday|group2 wikis]]. This change improves the accessibility of content. You may need to update your site-CSS, or userscripts and gadgets. There are [[mw:Special:MyLanguage/Parsoid/Parser_Unification/Media_structure/FAQ|details on what code to check, how to update the code, and where to report any related problems]]. [https://phabricator.wikimedia.org/T314318] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W26"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:18, 26 ജൂൺ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25202311 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-27</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W27"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/27|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] As part of the rolling out of the [[m:Community Wishlist Survey 2022/Multimedia and Commons/Audio links that play on click|audio links that play on click]] wishlist proposal, [https://noc.wikimedia.org/conf/highlight.php?file=dblists/small.dblist small wikis] will now be able to use the [[mw:Special:MyLanguage/Help:Extension:Phonos#Inline audio player mode|inline audio player]] that is implemented by the [[mw:Extension:Phonos|Phonos]] extension. [https://phabricator.wikimedia.org/T336763] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] From this week all gadgets automatically load on mobile and desktop sites. If you see any problems with gadgets on your wikis, please adjust the [[mw:Special:MyLanguage/Extension:Gadgets#Options|gadget options]] in your gadget definitions file. [https://phabricator.wikimedia.org/T328610] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.16|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-07-04|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-07-05|en}}. It will be on all wikis from {{#time:j xg|2023-07-06|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W27"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:50, 3 ജൂലൈ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25231546 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-28</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W28"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/28|Translations]] are available. '''Recent changes''' * The [[:mw:Special:MyLanguage/Structured Data Across Wikimedia/Section-level Image Suggestions|Section-level Image Suggestions feature]] has been deployed on seven Wikipedias (Portuguese, Russian, Indonesian, Catalan, Hungarian, Finnish and Norwegian Bokmål). The feature recommends images for articles on contributors' watchlists that are a good match for individual sections of those articles. * [[:m:Special:MyLanguage/Global AbuseFilter|Global abuse filters]] have been enabled on all Wikimedia projects, except English and Japanese Wikipedias (who opted out). This change was made following a [[:m:Requests for comment/Make global abuse filters opt-out|global request for comments]]. [https://phabricator.wikimedia.org/T341159] * [[{{#special:BlockedExternalDomains}}]] is a new tool for administrators to help fight spam. It provides a clearer interface for blocking plain domains (and their subdomains), is more easily searchable, and is faster for the software to process for each edit on the wiki. It does not support regex (for complex cases), nor URL path-matching, nor the [[MediaWiki:Spam-whitelist|MediaWiki:Spam-whitelist]], but otherwise it replaces most of the functionalities of the existing [[MediaWiki:Spam-blacklist|MediaWiki:Spam-blacklist]]. There is a Python script to help migrate all simple domains into this tool, and more feature details, within [[mw:Special:MyLanguage/Manual:BlockedExternalDomains|the tool's documentation]]. It is available at all wikis except for Meta-wiki, Commons, and Wikidata. [https://phabricator.wikimedia.org/T337431] * The WikiEditor extension was updated. It includes some of the most frequently used features of wikitext editing. In the past, many of its messages could only be translated by administrators, but now all regular translators on translatewiki can translate them. Please check [https://translatewiki.net/wiki/Special:MessageGroupStats?group=ext-wikieditor&messages=&x=D#sortable:0=asc the state of WikiEditor localization into your language], and if the "Completion" for your language shows anything less than 100%, please complete the translation. See [https://lists.wikimedia.org/hyperkitty/list/wikitech-ambassadors@lists.wikimedia.org/thread/D4YELU2DXMZ75PGELUOKXXMFF3FH45XA/ a more detailed explanation]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.17|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-07-11|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-07-12|en}}. It will be on all wikis from {{#time:j xg|2023-07-13|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * The default protocol of [[{{#special:LinkSearch}}]] and API counterparts has changed from http to both http and https. [https://phabricator.wikimedia.org/T14810] * [[{{#special:LinkSearch}}]] and its API counterparts will now search for all of the URL provided in the query. It used to be only the first 60 characters. This feature was requested fifteen years ago. [https://phabricator.wikimedia.org/T17218] '''Future changes''' * There is an experiment with a [[:w:en:ChatGPT|ChatGPT]] plugin. This is to show users where the information is coming from when they read information from Wikipedia. It has been tested by Wikimedia Foundation staff and other Wikimedians. Soon all ChatGPT plugin users can use the Wikipedia plugin. This is the same plugin which was mentioned in [[m:Special:MyLanguage/Tech/News/2023/20|Tech News 2023/20]]. [https://meta.wikimedia.org/wiki/Wikimedia_Foundation_Annual_Plan/2023-2024/Draft/Future_Audiences#FA2.2_Conversational_AI] * There is an ongoing discussion on a [[m:Special:MyLanguage/Third-party resources policy|proposed Third-party resources policy]]. The proposal will impact the use of third-party resources in gadgets and userscripts. Based on the ideas received so far, policy includes some of the risks related to user scripts and gadgets loading third-party resources, some best practices and exemption requirements such as code transparency and inspectability. Your feedback and suggestions are warmly welcome until July 17, 2023 on [[m:Talk:Third-party resources policy|on the policy talk page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/28|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W28"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:53, 10 ജൂലൈ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25278797 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-29</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W29"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/29|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] We are now serving 1% of all global user traffic from [[:en:Kubernetes|Kubernetes]] (you can [[wikitech:MediaWiki On Kubernetes|read more technical details]]). We are planning to increment this percentage regularly. You can [[phab:T290536|follow the progress of this work]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.18|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-07-18|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-07-19|en}}. It will be on all wikis from {{#time:j xg|2023-07-20|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * [[File:Octicons-tools.svg|12px|link=|alt=|Advanced item]] MediaWiki [[mw:Special:MyLanguage/Help:System_message|system messages]] will now look for available local fallbacks, instead of always using the default fallback defined by software. This means wikis no longer need to override each language on the [[mw:Special:MyLanguage/Manual:Language#Fallback_languages|fallback chain]] separately. For example, English Wikipedia doesn't have to create <bdi lang="zxx" dir="ltr"><code>en-ca</code></bdi> and <bdi lang="zxx" dir="ltr"><code>en-gb</code></bdi> subpages with a transclusion of the base pages anymore. This makes it easier to maintain local overrides. [https://phabricator.wikimedia.org/T229992] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The <bdi lang="zxx" dir="ltr"><code>action=growthsetmentorstatus</code></bdi> API will be deprecated with the new MediaWiki version. Bots or scripts calling that API should use the <bdi lang="zxx" dir="ltr"><code>action=growthmanagementorlist</code></bdi> API now. [https://phabricator.wikimedia.org/T321503] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/29|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W29"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:07, 17 ജൂലൈ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25289122 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-30</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W30"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/30|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] On July 18, the Wikimedia Foundation launched a survey about the [[:mw:Technical_decision_making|technical decision making process]] for people who do technical work that relies on software that is maintained by the Foundation or affiliates. If this applies to you, [https://wikimediafoundation.limesurvey.net/885471 please take part in the survey]. The survey will be open for three weeks, until August 7. You can find more information in [[listarchive:list/wikitech-l@lists.wikimedia.org/thread/Q7DUCFA75DXG3G2KHTO7CEWMLCYTSDB2/|the announcement e-mail on wikitech-l]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.19|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-07-25|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-07-26|en}}. It will be on all wikis from {{#time:j xg|2023-07-27|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/30|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W30"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 02:19, 25 ജൂലൈ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25332248 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-31</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W31"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/31|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The [[mw:Synchronizer|Synchronizer]] tool is now available to keep Lua modules synced across Wikimedia wikis, along with [[mw:Multilingual Templates and Modules|updated documentation]] to develop global Lua modules and templates. * The tag filter on [[{{#special:NewPages}}]] and revision history pages can now be inverted. For example, you can hide edits that were made using an automated tool. [https://phabricator.wikimedia.org/T334337][https://phabricator.wikimedia.org/T334338] * The Wikipedia [[:w:en:ChatGPT|ChatGPT]] plugin experiment can now be used by ChatGPT users who can use plugins. You can participate in a [[:m:Talk:Wikimedia Foundation Annual Plan/2023-2024/Draft/Future Audiences#Announcing monthly Future Audiences open "office hours"|video call]] if you want to talk about this experiment or similar work. [https://meta.wikimedia.org/wiki/Wikimedia_Foundation_Annual_Plan/2023-2024/Draft/Future_Audiences#FA2.2_Conversational_AI] '''Problems''' * It was not possible to generate a PDF for pages with non-Latin characters in the title, for the last two weeks. This has now been fixed. [https://phabricator.wikimedia.org/T342442] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.20|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-08-01|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-08-02|en}}. It will be on all wikis from {{#time:j xg|2023-08-03|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Starting on Tuesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-kawiki/en}}{{int:comma-separator/en}}{{int:project-localized-name-kaawiki/en}}{{int:comma-separator/en}}{{int:project-localized-name-kabwiki/en}}{{int:comma-separator/en}}{{int:project-localized-name-kbdwiki/en}}{{int:comma-separator/en}}{{int:project-localized-name-kbpwiki/en}}{{int:comma-separator/en}}{{int:project-localized-name-kiwiki/en}}{{int:comma-separator/en}}{{int:project-localized-name-kkwiki/en}}{{int:comma-separator/en}}{{int:project-localized-name-kmwiki/en}}{{int:comma-separator/en}}{{int:project-localized-name-knwiki/en}}{{int:comma-separator/en}}{{int:project-localized-name-kswiki/en}}{{int:comma-separator/en}}{{int:project-localized-name-kshwiki/en}}{{int:comma-separator/en}}{{int:project-localized-name-kuwiki/en}}{{int:comma-separator/en}}{{int:project-localized-name-kwwiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T308135] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/31|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W31"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:53, 31 ജൂലൈ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25362228 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-32</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W32"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/32|Translations]] are available. '''Recent changes''' * Mobile Web editors can now [[mw:Special:MyLanguage/Reading/Web/Advanced_mobile_contributions#August_1,_2023_-_Full-page_editing_added_on_mobile|edit a whole page at once]]. To use this feature, turn on "{{int:Mobile-frontend-mobile-option-amc}}" in your settings and use the "{{int:Minerva-page-actions-editfull}}" button in the "{{int:Minerva-page-actions-overflow}}" menu. [https://phabricator.wikimedia.org/T203151] '''Changes later this week''' * There is no new MediaWiki version this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/32|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W32"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:20, 7 ഓഗസ്റ്റ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25420038 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-33</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W33"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/33|Translations]] are available. '''Recent changes''' * The Content translation system is no longer using Youdao's [[mw:Special:MyLanguage/Help:Content_translation/Translating/Initial_machine_translation|machine translation service]]. The service was in place for several years, but due to no usage, and availability of alternatives, it was deprecated to reduce maintenance overheads. Other services which cover the same languages are still available. [https://phabricator.wikimedia.org/T329137] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.22|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-08-15|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-08-16|en}}. It will be on all wikis from {{#time:j xg|2023-08-17|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-lawiki/en}}{{int:comma-separator/en}}{{int:project-localized-name-ladwiki/en}}{{int:comma-separator/en}}{{int:project-localized-name-lbwiki/en}}{{int:comma-separator/en}}{{int:project-localized-name-lbewiki/en}}{{int:comma-separator/en}}{{int:project-localized-name-lezwiki/en}}{{int:comma-separator/en}}{{int:project-localized-name-lfnwiki/en}}{{int:comma-separator/en}}{{int:project-localized-name-lgwiki/en}}{{int:comma-separator/en}}{{int:project-localized-name-liwiki/en}}{{int:comma-separator/en}}{{int:project-localized-name-lijwiki/en}}{{int:comma-separator/en}}{{int:project-localized-name-lmowiki/en}}{{int:comma-separator/en}}{{int:project-localized-name-lnwiki/en}}{{int:comma-separator/en}}{{int:project-localized-name-ltgwiki/en}}{{int:comma-separator/en}}{{int:project-localized-name-lvwiki/en}}{{int:comma-separator/en}}{{int:project-localized-name-maiwiki/en}}{{int:comma-separator/en}}{{int:project-localized-name-map_bmswiki/en}}{{int:comma-separator/en}}{{int:project-localized-name-mdfwiki/en}}{{int:comma-separator/en}}{{int:project-localized-name-mgwiki/en}}{{int:comma-separator/en}}{{int:project-localized-name-hywiki/en}}{{int:comma-separator/en}}{{int:project-localized-name-kywiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T308136] <!-- TODO replace wiki codes --> '''Future changes''' * A few gadgets/user scripts which add icons to the Minerva skin need to have their CSS updated. There are more details available including a [[phab:T344067|search for all existing instances and how to update them]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/33|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W33"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 05:59, 15 ഓഗസ്റ്റ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25428668 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-34</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W34"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/34|Translations]] are available. '''Recent changes''' * The [https://gdrive-to-commons.toolforge.org/ GDrive to Commons Uploader] tool is now available. It enables [[m:Special:MyLanguage/GDrive to Commons Uploader|securely selecting and uploading files]] from your Google Drive directly to Wikimedia Commons. [https://phabricator.wikimedia.org/T267868] * From now on, we will announce new Wikimedia wikis in Tech News, so you can update any tools or pages. ** Since the last edition, two new wikis have been created: *** a Wiktionary in [[d:Q7121294|Pa'O]] ([[wikt:blk:|<code>wikt:blk:</code>]]) [https://phabricator.wikimedia.org/T343540] *** a Wikisource in [[d:Q34002|Sundanese]] ([[s:su:|<code>s:su:</code>]]) [https://phabricator.wikimedia.org/T343539] ** To catch up, the next most recent six wikis are: *** Wikifunctions ([[f:|<code>f:</code>]]) [https://phabricator.wikimedia.org/T275945] *** a Wiktionary in [[d:Q2891049|Mandailing]] ([[wikt:btm:|<code>wikt:btm:</code>]]) [https://phabricator.wikimedia.org/T335216] *** a Wikipedia in [[d:Q5555465|Ghanaian Pidgin]] ([[w:gpe:|<code>w:gpe:</code>]]) [https://phabricator.wikimedia.org/T335969] *** a Wikinews in [[d:Q3111668|Gungbe]] ([[n:guw:|<code>n:guw:</code>]]) [https://phabricator.wikimedia.org/T334394] *** a Wiktionary in [[d:Q33522|Kabardian]] ([[wikt:kbd:|<code>wikt:kbd:</code>]]) [https://phabricator.wikimedia.org/T333266] *** a Wikipedia in [[d:Q35570|Fante]] ([[w:fat:|<code>w:fat:</code>]]) [https://phabricator.wikimedia.org/T335016] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.23|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-08-22|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-08-23|en}}. It will be on all wikis from {{#time:j xg|2023-08-24|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] There is an existing [[mw:Stable interface policy|stable interface policy]] for MediaWiki backend code. There is a [[mw:User:Jdlrobson/Stable interface policy/frontend|proposed stable interface policy for frontend code]]. This is relevant for anyone who works on gadgets or Wikimedia frontend code. You can read it, discuss it, and let the proposer know if there are any problems. [https://phabricator.wikimedia.org/T344079] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/34|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W34"/> </div> 15:24, 21 ഓഗസ്റ്റ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25497111 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-35</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W35"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/35|Translations]] are available. '''Recent changes''' * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] As part of the changes for the [[m:Community Wishlist Survey 2022/Better diff handling of paragraph splits|better diff handling of paragraph splits]], improved detection of splits is being rolled out. Over the last two weeks, we deployed this support to [[wikitech:Deployments/Train#Groups|group0]] and group1 wikis. This week it will be deployed to group2 wikis. [https://phabricator.wikimedia.org/T341754] * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] All [[{{#special:Contributions}}]] pages now show the user's local edit count and the account's creation date. [https://phabricator.wikimedia.org/T324166] * Wikisource users can now use the <bdi lang="zxx" dir="ltr"><code>prpbengalicurrency</code></bdi> label to denote Bengali currency characters as page numbers inside the <bdi lang="zxx" dir="ltr"><code><nowiki><pagelist></nowiki></code></bdi> tag. [https://phabricator.wikimedia.org/T268932] * Two preferences have been relocated. The preference "{{int:visualeditor-preference-visualeditor}}" is now shown on the [[Special:Preferences#mw-prefsection-editing|"{{int:prefs-editing}}" tab]] at all wikis. Previously it was shown on the "{{int:prefs-betafeatures}}" tab at some wikis. The preference "{{int:visualeditor-preference-newwikitexteditor-enable}}" is now also shown on the "{{int:prefs-editing}}" tab at all wikis, instead of the "{{int:prefs-betafeatures}}" tab. [https://phabricator.wikimedia.org/T335056][https://phabricator.wikimedia.org/T344158] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.24|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-08-29|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-08-30|en}}. It will be on all wikis from {{#time:j xg|2023-08-31|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * [[File:Octicons-tools.svg|12px|link=|alt=|Advanced item]] New signups for a Wikimedia developer account will start being pushed towards <bdi lang="en" dir="ltr">[https://idm.wikimedia.org/ idm.wikimedia.org]</bdi>, rather than going via Wikitech. [[wikitech:IDM|Further information about the new system is available]]. * All right-to-left language wikis, plus Korean, Armenian, Ukrainian, Russian, and Bulgarian Wikipedias, will have a link in the sidebar that provides a short URL of that page, using the [[m:Special:MyLanguage/Wikimedia URL Shortener|Wikimedia URL Shortener]]. This feature will come to more wikis in future weeks. [https://phabricator.wikimedia.org/T267921] '''Future changes''' * The removal of the [[mw:Special:MyLanguage/Extension:DoubleWiki|DoubleWiki extension]] is being discussed. This extension currently allows Wikisource users to view articles from multiple language versions side by side when the <bdi lang="zxx" dir="ltr"><code><=></code></bdi> symbol next to a specific language edition is selected. Comments on this are welcomed at [[phab:T344544|the phabricator task]]. * A proposal has been made to merge the second hidden-categories list (which appears below the wikitext editing form) with the main list of categories (which is further down the page). [[phab:T340606|More information is available on Phabricator]]; feedback is welcome! '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/35|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W35"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 13:59, 28 ഓഗസ്റ്റ് 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25510866 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-36</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W36"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/36|Translations]] are available. '''Recent changes''' * [[m:Wikisource_EditInSequence|EditInSequence]], a feature that allows users to edit pages faster on Wikisource has been moved to a Beta Feature based on community feedback. To enable it, you can navigate to the [[Special:Preferences#mw-prefsection-betafeatures|beta features tab in Preferences]]. [https://phabricator.wikimedia.org/T308098] * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] As part of the changes for the [[m:Special:MyLanguage/Community Wishlist Survey 2022/Generate Audio for IPA|Generate Audio for IPA]] and [[m:Community Wishlist Survey 2022/Multimedia and Commons/Audio links that play on click|Audio links that play on click]] wishlist proposals, the [[mw:Special:MyLanguage/Help:Extension:Phonos#Inline_audio_player_mode|inline audio player mode]] of [[mw:Extension:Phonos|Phonos]] has been deployed to all projects. [https://phabricator.wikimedia.org/T336763] * There is a new option for Administrators when they are changing the usergroups for a user, to add the user’s user page to their watchlist. This works both via [[{{#special:UserRights}}]] and via the API. [https://phabricator.wikimedia.org/T272294] * One new wiki has been created: ** a {{int:project-localized-name-group-wikipedia}} in [[d:Q34318|Talysh]] ([[w:tly:|<code>w:tly:</code>]]) [https://phabricator.wikimedia.org/T345166] '''Problems''' * The [[mw:Special:MyLanguage/Extension:LoginNotify|LoginNotify extension]] was not sending notifications since January. It has now been fixed, so going forward, you may see notifications for failed login attempts, and successful login attempts from a new device. [https://phabricator.wikimedia.org/T344785] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.25|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-09-05|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-09-06|en}}. It will be on all wikis from {{#time:j xg|2023-09-07|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-mhrwiki/en}}{{int:comma-separator/en}}{{int:project-localized-name-miwiki/en}}{{int:comma-separator/en}}{{int:project-localized-name-minwiki/en}}{{int:comma-separator/en}}{{int:project-localized-name-mkwiki/en}}{{int:comma-separator/en}}{{int:project-localized-name-mlwiki/en}}{{int:comma-separator/en}}{{int:project-localized-name-mnwiki/en}}{{int:comma-separator/en}}{{int:project-localized-name-mrwiki/en}}{{int:comma-separator/en}}{{int:project-localized-name-mrjwiki/en}}{{int:comma-separator/en}}{{int:project-localized-name-mswiki/en}}{{int:comma-separator/en}}{{int:project-localized-name-mtwiki/en}}{{int:comma-separator/en}}{{int:project-localized-name-mwlwiki/en}}{{int:comma-separator/en}}{{int:project-localized-name-myvwiki/en}}{{int:comma-separator/en}}{{int:project-localized-name-mznwiki/en}}{{int:comma-separator/en}}{{int:project-localized-name-nahwiki/en}}{{int:comma-separator/en}}{{int:project-localized-name-napwiki/en}}{{int:comma-separator/en}}{{int:project-localized-name-ndswiki/en}}{{int:comma-separator/en}}{{int:project-localized-name-nds_nlwiki/en}}{{int:comma-separator/en}}{{int:project-localized-name-newiki/en}}{{int:comma-separator/en}}{{int:project-localized-name-newwiki/en}}{{int:comma-separator/en}}{{int:project-localized-name-nnwiki/en}}{{int:comma-separator/en}}{{int:project-localized-name-novwiki/en}}{{int:comma-separator/en}}{{int:project-localized-name-nqowiki/en}}{{int:comma-separator/en}}{{int:project-localized-name-nrmwiki/en}}{{int:comma-separator/en}}{{int:project-localized-name-nsowiki/en}}{{int:comma-separator/en}}{{int:project-localized-name-nvwiki/en}}{{int:comma-separator/en}}{{int:project-localized-name-nywiki/en}}{{int:comma-separator/en}}{{int:project-localized-name-ocwiki/en}}{{int:comma-separator/en}}{{int:project-localized-name-olowiki/en}}{{int:comma-separator/en}}{{int:project-localized-name-omwiki/en}}{{int:comma-separator/en}}{{int:project-localized-name-orwiki/en}}{{int:comma-separator/en}}{{int:project-localized-name-oswiki/en}}{{int:comma-separator/en}}{{int:project-localized-name-pawiki/en}}{{int:comma-separator/en}}{{int:project-localized-name-pagwiki/en}}{{int:comma-separator/en}}{{int:project-localized-name-pamwiki/en}}{{int:comma-separator/en}}{{int:project-localized-name-papwiki/en}}{{int:comma-separator/en}}{{int:project-localized-name-pcdwiki/en}}{{int:comma-separator/en}}{{int:project-localized-name-pdcwiki/en}}{{int:comma-separator/en}}{{int:project-localized-name-pflwiki/en}}{{int:comma-separator/en}}{{int:project-localized-name-pihwiki/en}}{{int:comma-separator/en}}{{int:project-localized-name-pmswiki/en}}{{int:comma-separator/en}}{{int:project-localized-name-pnbwiki/en}}{{int:comma-separator/en}}{{int:project-localized-name-pntwiki/en}}{{int:comma-separator/en}}{{int:project-localized-name-pswiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T308137][https://phabricator.wikimedia.org/T308138] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/36|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W36"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:32, 4 സെപ്റ്റംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25566983 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-37</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W37"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/37|Translations]] are available. '''Recent changes''' * [[mw:Special:MyLanguage/ORES|ORES]], the revision evaluation service, is now using a new open-source infrastructure on all wikis except for English Wikipedia and Wikidata. These two will follow this week. If you notice any unusual results from the Recent Changes filters that are related to ORES (for example, "{{int:ores-rcfilters-damaging-title}}" and "{{int:ores-rcfilters-goodfaith-title}}"), please [[mw:Talk:Machine Learning|report them]]. [https://phabricator.wikimedia.org/T342115] * When you are logged in on one Wikimedia wiki and visit a different Wikimedia wiki, the system tries to log you in there automatically. This has been unreliable for a long time. You can now visit the login page to make the system try extra hard. If you feel that made logging in better or worse than it used to be, your feedback is appreciated. [https://phabricator.wikimedia.org/T326281] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.26|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-09-12|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-09-13|en}}. It will be on all wikis from {{#time:j xg|2023-09-14|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The [[mw:Special:MyLanguage/Technical decision making|Technical Decision-Making Forum Retrospective]] team invites anyone involved in the technical field of Wikimedia projects to signup to and join [[mw:Technical decision making/Listening Sessions|one of their listening sessions]] on 13 September. Another date will be scheduled later. The goal is to improve the technical decision-making processes. * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] As part of the changes for the [[m:Special:MyLanguage/Community Wishlist Survey 2022/Better diff handling of paragraph splits|Better diff handling of paragraph splits]] wishlist proposal, the inline switch widget in diff pages is being rolled out this week to all wikis. The inline switch will allow viewers to toggle between a unified inline or two-column diff wikitext format. [https://phabricator.wikimedia.org/T336716] '''Future changes''' * All wikis will be read-only for a few minutes on 20 September. [[m:Special:MyLanguage/Tech/Server switch|This is planned at 14:00 UTC.]] More information will be published in Tech News and will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T345263] * The Enterprise API is launching a new feature called "[http://breakingnews-beta.enterprise.wikimedia.com/ breaking news]". Currently in BETA, this attempts to identify likely "newsworthy" topics as they are currently being written about in any Wikipedia. Your help is requested to improve the accuracy of its detection model, especially on smaller language editions, by recommending templates or identifiable editing patterns. See more information at [[mw:Special:MyLanguage/Wikimedia Enterprise/Breaking news|the documentation page]] on MediaWiki or [[m:Special:MyLanguage/Wikimedia Enterprise/FAQ#What is Breaking News|the FAQ]] on Meta. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/37|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W37"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:07, 11 സെപ്റ്റംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25589064 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-38</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W38"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/38|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] MediaWiki now has a [[mw:Stable interface policy/frontend|stable interface policy for frontend code]] that more clearly defines how we deprecate MediaWiki code and wiki-based code (e.g. gadgets and user scripts). Thank you to everyone who contributed to the content and discussions. [https://phabricator.wikimedia.org/T346467][https://phabricator.wikimedia.org/T344079] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.27|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-09-19|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-09-20|en}}. It will be on all wikis from {{#time:j xg|2023-09-21|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * All wikis will be read-only for a few minutes on September 20. [[m:Special:MyLanguage/Tech/Server switch|This is planned at 14:00 UTC.]] [https://phabricator.wikimedia.org/T345263] * All wikis will have a link in the sidebar that provides a short URL of that page, using the [[m:Special:MyLanguage/Wikimedia URL Shortener|Wikimedia URL Shortener]]. [https://phabricator.wikimedia.org/T267921] '''Future changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The team investigating the Graph Extension posted [[mw:Extension:Graph/Plans#Proposal|a proposal for reenabling it]] and they need your input. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/38|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W38"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:19, 18 സെപ്റ്റംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25623533 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-39</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W39"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/39|Translations]] are available. '''Recent changes''' * The Vector 2022 skin will now remember the pinned/unpinned status for the Table of Contents for all logged-out users. [https://phabricator.wikimedia.org/T316060] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.28|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-09-26|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-09-27|en}}. It will be on all wikis from {{#time:j xg|2023-09-28|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The ResourceLoader <bdi lang="zxx" dir="ltr"><code><nowiki>mediawiki.ui</nowiki></code></bdi> modules are now deprecated as part of the move to Vue.js and Codex. There is a [[mw:Codex/Migrating_from_MediaWiki_UI|guide for migrating from MediaWiki UI to Codex]] for any tools that use it. More [[phab:T346468|details are available in the task]] and your questions are welcome there. * Gadget definitions will have a [[mw:Special:MyLanguage/Extension:Gadgets#Options|new "namespaces" option]]. The option takes a list of namespace IDs. Gadgets that use this option will only load on pages in the given namespaces. '''Future changes''' * New variables will be added to [[mw:Special:MyLanguage/Extension:AbuseFilter|AbuseFilter]]: <code><bdi lang="zxx" dir="ltr">global_account_groups</bdi></code> and <code><bdi lang="zxx" dir="ltr">global_account_editcount</bdi></code>. They are available only when an account is being created. You can use them to prevent blocking automatic creation of accounts when users with many edits elsewhere visit your wiki for the first time. [https://phabricator.wikimedia.org/T345632][https://www.mediawiki.org/wiki/Special:MyLanguage/Extension:AbuseFilter/Rules_format] '''Meetings''' * You can join the next meeting with the Wikipedia mobile apps teams. During the meeting, we will discuss the current features and future roadmap. The meeting will be on [https://zonestamp.toolforge.org/1698426015 27 October at 17:00 (UTC)]. See [[mw:Special:MyLanguage/Wikimedia_Apps/Office_Hours#October_2023|details and how to join]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/39|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W39"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:51, 26 സെപ്റ്റംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25655264 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-40</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W40"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/40|Translations]] are available. '''Recent changes''' * There is a new [[Special:Preferences#mw-prefsection-rendering-advancedrendering|user preference]] for "{{int:tog-forcesafemode}}". This setting will make pages load without including any on-wiki JavaScript or on-wiki stylesheet pages. It can be useful for debugging broken JavaScript gadgets. [https://phabricator.wikimedia.org/T342347] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Gadget definitions now have a [[mw:Special:MyLanguage/Extension:Gadgets#Options|new "<var>contentModels</var>" option]]. The option takes a list of page content models, like <code><bdi lang="zxx" dir="ltr">wikitext</bdi></code> or <code><bdi lang="zxx" dir="ltr">css</bdi></code>. Gadgets that use this option will only load on pages with the given content models. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.29|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-10-03|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-10-04|en}}. It will be on all wikis from {{#time:j xg|2023-10-05|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''Future changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The Vector 2022 skin will no longer use the custom styles and scripts of Vector legacy (2010). The change will be made later this year or in early 2024. See [[mw:Special:MyLanguage/Reading/Web/Desktop Improvements/Features/Loading Vector 2010 scripts|how to adjust the CSS and JS pages on your wiki]]. [https://phabricator.wikimedia.org/T331679] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/40|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W40"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:26, 3 ഒക്ടോബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25686930 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-41</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W41"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/41|Translations]] are available. '''Recent changes''' * One new wiki has been created: a {{int:project-localized-name-group-wikipedia}} in [[d:Q33291|Fon]] ([[w:fon:|<code>w:fon:</code>]]) [https://phabricator.wikimedia.org/T347935] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.41/wmf.30|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-10-10|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-10-11|en}}. It will be on all wikis from {{#time:j xg|2023-10-12|en}} ([[mw:MediaWiki 1.41/Roadmap|calendar]]). * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-swwiki/en}}{{int:comma-separator/en}}{{int:project-localized-name-wawiki/en}}{{int:comma-separator/en}}{{int:project-localized-name-warwiki/en}}{{int:comma-separator/en}}{{int:project-localized-name-wowiki/en}}{{int:comma-separator/en}}{{int:project-localized-name-xalwiki/en}}{{int:comma-separator/en}}{{int:project-localized-name-xhwiki/en}}{{int:comma-separator/en}}{{int:project-localized-name-xmfwiki/en}}{{int:comma-separator/en}}{{int:project-localized-name-yiwiki/en}}{{int:comma-separator/en}}{{int:project-localized-name-yowiki/en}}{{int:comma-separator/en}}{{int:project-localized-name-zawiki/en}}{{int:comma-separator/en}}{{int:project-localized-name-zeawiki/en}}{{int:comma-separator/en}}{{int:project-localized-name-zh_min_nanwiki/en}}{{int:comma-separator/en}}{{int:project-localized-name-zuwiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T308139] * At some wikis, newcomers are suggested images from Commons to add to articles without any images. Starting on Tuesday, newcomers at these wikis will be able to add images to unillustrated article sections. The specific wikis are listed under "Images recommendations" [[mw:Special:MyLanguage/Growth/Deployment table|at the Growth team deployment table]]. You can [[mw:Special:MyLanguage/Help:Growth/Tools/Add an image|learn more about this feature.]] [https://phabricator.wikimedia.org/T345940] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] In the mobile web skin (Minerva) the CSS ID <bdi lang="zxx" dir="ltr"><code><nowiki>#page-actions</nowiki></code></bdi> will be replaced with <bdi lang="zxx" dir="ltr"><code><nowiki>#p-views</nowiki></code></bdi>. This change is to make it consistent with other skins and to improve support for gadgets and extensions in the mobile skin. A few gadgets may need to be updated; there are [https://phabricator.wikimedia.org/T348267 details and search-links in the task]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/41|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W41"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 14:39, 9 ഒക്ടോബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25712895 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-42</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W42"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/42|Translations]] are available. '''Recent changes''' * The [[m:Special:MyLanguage/Help:Unified login|Unified login]] system's edge login should now be fixed for some browsers (Chrome, Edge, Opera). This means that if you visit a new sister project wiki, you should be logged in automatically without the need to click "Log in" or reload the page. Feedback on whether it's working for you is welcome. [https://phabricator.wikimedia.org/T347889] * [[mw:Special:MyLanguage/Manual:Interface/Edit_notice|Edit notices]] are now available within the MobileFrontend/Minerva skin. This feature was inspired by [[w:en:Wikipedia:EditNoticesOnMobile|the gadget on English Wikipedia]]. See more details in [[phab:T316178|T316178]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.1|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-10-17|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-10-18|en}}. It will be on all wikis from {{#time:j xg|2023-10-19|en}} ([[mw:MediaWiki 1.41/Roadmap|calendar]]). '''Future changes''' * In 3 weeks, in the Vector 2022 skin, code related to <bdi lang="zxx" dir="ltr"><code><nowiki>addPortletLink</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>#p-namespaces</nowiki></code></bdi> that was deprecated one year ago will be removed. If you notice tools that should appear next to the "Discussion" tab are then missing, please tell the gadget's maintainers to see [[phab:T347907|instructions in the Phabricator task]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/42|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W42"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:47, 16 ഒക്ടോബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25745824 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-43</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W43"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/43|Translations]] are available. '''Recent changes''' * There is a new [[mw:Special:MyLanguage/Wikimedia Language engineering/Newsletter/2023/October|Language and internationalization newsletter]], written quarterly. It contains updates on new feature development, improvements in various language-related technical projects, and related support work. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Source map support has been enabled on all wikis. When you open the debugger in your browser's developer tools, you should be able to see the unminified JavaScript source code. [https://phabricator.wikimedia.org/T47514] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.2|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-10-24|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-10-25|en}}. It will be on all wikis from {{#time:j xg|2023-10-26|en}} ([[mw:MediaWiki 1.42/Roadmap|calendar]]). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/43|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W43"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:16, 23 ഒക്ടോബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25782286 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-44</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W44"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/44|Translations]] are available. '''Recent changes''' * The Structured Content team, as part of its project of [[:commons:Commons:WMF support for Commons/Upload Wizard Improvements|improving UploadWizard on Commons]], made some UX improvements to the upload step of choosing own vs not own work ([[phab:T347590|T347590]]), as well as to the licensing step for own work ([[phab:T347756|T347756]]). * The Design Systems team has released version 1.0.0 of [[wmdoc:codex/latest/|Codex]], the new design system for Wikimedia. See the [[mw:Special:MyLanguage/Design_Systems_Team/Announcing_Codex_1.0|full announcement about the release of Codex 1.0.0]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.3|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-10-31|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-11-01|en}}. It will be on all wikis from {{#time:j xg|2023-11-02|en}} ([[mw:MediaWiki 1.42/Roadmap|calendar]]). * Listings on category pages are sorted on each wiki for that language using a [[:w:en:International Components for Unicode|library]]. For a brief period on 2 November, changes to categories will not be sorted correctly for many languages. This is because the developers are upgrading to a new version of the library. They will then use a script to fix the existing categories. This will take a few hours or a few days depending on how big the wiki is. You can [[mw:Special:MyLanguage/Wikimedia Technical Operations/ICU announcement|read more]]. [https://phabricator.wikimedia.org/T345561][https://phabricator.wikimedia.org/T267145] * Starting November 1, the impact module (Special:Impact) will be upgraded by the Growth team. The new impact module shows newcomers more data regarding their impact on the wiki. It was tested by a few wikis during the last few months. [https://phabricator.wikimedia.org/T336203] '''Future changes''' * There is [[mw:Special:MyLanguage/Extension:Graph/Plans#Roadmap|a proposed plan]] for re-enabling the Graph Extension. You can help by reviewing this proposal and [[mw:Extension_talk:Graph/Plans#c-PPelberg_(WMF)-20231020221600-Update:_20_October|sharing what you think about it]]. * The WMF is working on making it possible for administrators to [[mw:Special:MyLanguage/Community_configuration_2.0|edit MediaWiki configuration directly]]. This is similar to previous work on Special:EditGrowthConfig. [[phab:T349757|A technical RfC is running until November 08, where you can provide feedback.]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/44|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W44"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:21, 30 ഒക്ടോബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25801989 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-45</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W45"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/45|Translations]] are available. '''Recent changes''' * In the Vector 2022 skin, the default font-size of a number of navigational elements (tagline, tools menu, navigational links, and more) has been increased slightly to match the font size used in page content. [https://phabricator.wikimedia.org/T346062] '''Problems''' * Last week, there was a problem displaying some recent edits on [https://noc.wikimedia.org/conf/highlight.php?file=dblists/s5.dblist a few wikis], for 1-6 hours. The edits were saved but not immediately shown. This was due to a database problem. [https://phabricator.wikimedia.org/T350443] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.4|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-11-07|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-11-08|en}}. It will be on all wikis from {{#time:j xg|2023-11-09|en}} ([[mw:MediaWiki 1.42/Roadmap|calendar]]). * The Growth team will reassign newcomers from former mentors to [[mw:Special:MyLanguage/Growth/Structured mentor list|the currently active mentors]]. They have also changed the notification language to be more user-friendly. [https://phabricator.wikimedia.org/T330071][https://phabricator.wikimedia.org/T327493] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/45|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W45"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:05, 6 നവംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25838105 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-46</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W46"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/46|Translations]] are available. '''Recent changes''' * Four new wikis have been created: ** a Wikipedia in [[d:Q7598268|Moroccan Amazigh]] ([[w:zgh:|<code>w:zgh:</code>]]) [https://phabricator.wikimedia.org/T350216] ** a Wikipedia in [[d:Q35159|Dagaare]] ([[w:dga:|<code>w:dga:</code>]]) [https://phabricator.wikimedia.org/T350218] ** a Wikipedia in [[d:Q33017|Toba Batak]] ([[w:bbc:|<code>w:bbc:</code>]]) [https://phabricator.wikimedia.org/T350320] ** a Wikiquote in [[d:Q33151|Banjar]] ([[q:bjn:|<code>q:bjn:</code>]]) [https://phabricator.wikimedia.org/T350217] '''Problems''' * Last week, users who previously visited Meta-Wiki or Wikimedia Commons and then became logged out on those wikis could not log in again. The problem is now resolved. [https://phabricator.wikimedia.org/T350695] * Last week, some pop-up dialogs and menus were shown with the wrong font size. The problem is now resolved. [https://phabricator.wikimedia.org/T350544] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.5|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-11-14|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-11-15|en}}. It will be on all wikis from {{#time:j xg|2023-11-16|en}} ([[mw:MediaWiki 1.42/Roadmap|calendar]]). '''Future changes''' * Reference Previews are coming to many wikis as a default feature. They are popups for references, similar to the [[mw:Special:MyLanguage/Page Previews|PagePreviews feature]]. [[m:WMDE Technical Wishes/ReferencePreviews#Opt-out feature|You can opt out]] of seeing them. If you are [[Special:Preferences#mw-prefsection-gadgets|using the gadgets]] Reference Tooltips or Navigation Popups, you won’t see Reference Previews. [[phab:T282999|Deployment]] is planned for November 22, 2023. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Canary (also known as heartbeat) events will be produced into [https://stream.wikimedia.org/?doc#/streams Wikimedia event streams] from December 11. Streams users are advised to filter out these events, by discarding all events where <bdi lang="zxx" dir="ltr"><code><nowiki>meta.domain == "canary"</nowiki></code></bdi>. Updates to [[mw:Special:MyLanguage/Manual:Pywikibot|Pywikibot]] or [https://github.com/ChlodAlejandro/wikimedia-streams wikimedia-streams] will discard these events by default. [https://phabricator.wikimedia.org/T266798] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/46|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W46"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:52, 13 നവംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25859263 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-47</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W47"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/47|Translations]] are available. '''Changes later this week''' * There is no new MediaWiki version this week. [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * Starting on Wednesday, a new set of Wikipedias will get "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]" ({{int:project-localized-name-quwiki/en}}{{int:comma-separator/en}}{{int:project-localized-name-rmwiki/en}}{{int:comma-separator/en}}{{int:project-localized-name-rmywiki/en}}{{int:comma-separator/en}}{{int:project-localized-name-rnwiki/en}}{{int:comma-separator/en}}{{int:project-localized-name-roa_rupwiki/en}}{{int:comma-separator/en}}{{int:project-localized-name-roa_tarawiki/en}}{{int:comma-separator/en}}{{int:project-localized-name-ruewiki/en}}{{int:comma-separator/en}}{{int:project-localized-name-rwwiki/en}}{{int:comma-separator/en}}{{int:project-localized-name-sawiki/en}}{{int:comma-separator/en}}{{int:project-localized-name-sahwiki/en}}{{int:comma-separator/en}}{{int:project-localized-name-satwiki/en}}{{int:comma-separator/en}}{{int:project-localized-name-scwiki/en}}{{int:comma-separator/en}}{{int:project-localized-name-scnwiki/en}}{{int:comma-separator/en}}{{int:project-localized-name-scowiki/en}}{{int:comma-separator/en}}{{int:project-localized-name-sdwiki/en}}{{int:comma-separator/en}}{{int:project-localized-name-sewiki/en}}{{int:comma-separator/en}}{{int:project-localized-name-sgwiki/en}}{{int:comma-separator/en}}{{int:project-localized-name-shwiki/en}}{{int:comma-separator/en}}{{int:project-localized-name-siwiki/en}}{{int:comma-separator/en}}{{int:project-localized-name-skwiki/en}}{{int:comma-separator/en}}{{int:project-localized-name-slwiki/en}}{{int:comma-separator/en}}{{int:project-localized-name-smwiki/en}}{{int:comma-separator/en}}{{int:project-localized-name-sowiki/en}}{{int:comma-separator/en}}{{int:project-localized-name-sqwiki/en}}{{int:comma-separator/en}}{{int:project-localized-name-srwiki/en}}{{int:comma-separator/en}}{{int:project-localized-name-srnwiki/en}}{{int:comma-separator/en}}{{int:project-localized-name-sswiki/en}}{{int:comma-separator/en}}{{int:project-localized-name-stwiki/en}}{{int:comma-separator/en}}{{int:project-localized-name-stqwiki/en}}{{int:comma-separator/en}}{{int:project-localized-name-suwiki/en}}{{int:comma-separator/en}}{{int:project-localized-name-szlwiki/en}}{{int:comma-separator/en}}{{int:project-localized-name-tawiki/en}}{{int:comma-separator/en}}{{int:project-localized-name-tcywiki/en}}{{int:comma-separator/en}}{{int:project-localized-name-tewiki/en}}{{int:comma-separator/en}}{{int:project-localized-name-tetwiki/en}}{{int:comma-separator/en}}{{int:project-localized-name-tgwiki/en}}{{int:comma-separator/en}}{{int:project-localized-name-thwiki/en}}{{int:comma-separator/en}}{{int:project-localized-name-tkwiki/en}}{{int:comma-separator/en}}{{int:project-localized-name-tlwiki/en}}{{int:comma-separator/en}}{{int:project-localized-name-tnwiki/en}}{{int:comma-separator/en}}{{int:project-localized-name-towiki/en}}{{int:comma-separator/en}}{{int:project-localized-name-tpiwiki/en}}{{int:comma-separator/en}}{{int:project-localized-name-trwiki/en}}{{int:comma-separator/en}}{{int:project-localized-name-tswiki/en}}{{int:comma-separator/en}}{{int:project-localized-name-ttwiki/en}}{{int:comma-separator/en}}{{int:project-localized-name-twwiki/en}}{{int:comma-separator/en}}{{int:project-localized-name-tywiki/en}}{{int:comma-separator/en}}{{int:project-localized-name-tyvwiki/en}}{{int:comma-separator/en}}{{int:project-localized-name-udmwiki/en}}{{int:comma-separator/en}}{{int:project-localized-name-ugwiki/en}}{{int:comma-separator/en}}{{int:project-localized-name-uzwiki/en}}{{int:comma-separator/en}}{{int:project-localized-name-vewiki/en}}{{int:comma-separator/en}}{{int:project-localized-name-vecwiki/en}}{{int:comma-separator/en}}{{int:project-localized-name-vepwiki/en}}{{int:comma-separator/en}}{{int:project-localized-name-vlswiki/en}}{{int:comma-separator/en}}{{int:project-localized-name-vowiki/en}}). This is part of the [[phab:T304110|progressive deployment of this tool to more Wikipedias]]. The communities can [[mw:Special:MyLanguage/Growth/Community configuration|configure how this feature works locally]]. [https://phabricator.wikimedia.org/T308141][https://phabricator.wikimedia.org/T308142][https://phabricator.wikimedia.org/T308143] * The Vector 2022 skin will have some minor visual changes to drop-down menus, column widths, and more. These changes were added to four Wikipedias last week. If no issues are found, these changes will proceed to all wikis this week. These changes will make it possible to add new menus for readability and dark mode. [[mw:Special:MyLanguage/Reading/Web/Desktop_Improvements/Updates#November_2023:_Visual_changes,_more_deployments,_and_shifting_focus|Learn more]]. [https://phabricator.wikimedia.org/T347711] '''Future changes''' * There is [[mw:Extension talk:Graph/Plans#Update: 15 November|an update on re-enabling the Graph Extension]]. To speed up the process, Vega 2 will not be supported and only [https://phabricator.wikimedia.org/T335325 some protocols] will be available at launch. You can help by sharing what you think about the plan. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/47|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W47"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:55, 21 നവംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25884616 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-48</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W48"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/48|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.7|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-11-28|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-11-29|en}}. It will be on all wikis from {{#time:j xg|2023-11-30|en}} ([[mw:MediaWiki 1.42/Roadmap|calendar]]). There is no new MediaWiki version next week. [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] MediaWiki's JavaScript system will now allow <bdi lang="zxx" dir="ltr"><code>async</code>/<code>await</code></bdi> syntax in gadgets and user scripts. Gadget authors should remember that users' browsers may not support it, so it should be used appropriately. [https://phabricator.wikimedia.org/T343499] * The deployment of "[[mw:Special:MyLanguage/Help:Growth/Tools/Add_a_link|Add a link]]" announced [[m:Special:MyLanguage/Tech/News/2023/47|last week]] was postponed. It will resume this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/48|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W48"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:08, 27 നവംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25906379 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-49</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W49"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/49|Translations]] are available. '''Recent changes''' * The spacing between paragraphs on Vector 2022 has been changed from 7px to 14px to match the size of the text. This will make it easier to distinguish paragraphs from sentences. [https://phabricator.wikimedia.org/T351754] * The "{{int:Visualeditor-dialog-meta-categories-defaultsort-label}}" feature in VisualEditor is working again. You no longer need to switch to source editing to edit <bdi lang="zxx" dir="ltr"><code><nowiki>{{DEFAULTSORT:...}}</nowiki></code></bdi> keywords. [https://phabricator.wikimedia.org/T337398] '''Changes later this week''' * There is no new MediaWiki version this week. [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * On 6 December, people who have the enabled the preference for "{{int:Discussiontools-preference-visualenhancements}}" will notice the [[mw:Special:MyLanguage/Talk pages project/Usability|talk page usability improvements]] appear on pages that include the <bdi lang="zxx" dir="ltr"><code><nowiki>__NEWSECTIONLINK__</nowiki></code></bdi> magic word. If you notice any issues, please [[phab:T352232|share them with the team on Phabricator]]. '''Future changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The Toolforge [[wikitech:News/Toolforge Grid Engine deprecation|Grid Engine shutdown process]] will start on December 14. Maintainers of [[toolforge:grid-deprecation|tools that still use this old system]] should plan to migrate to Kubernetes, or tell the team your plans on Phabricator in the task about your tool, before that date. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/VIWWQKMSQO2ED3TVUR7KPPWRTOBYBVOA/] * Communities using [[mw:Special:MyLanguage/Structured_Discussions|Structured Discussions]] are being contacted regarding [[mw:Special:MyLanguage/Structured_Discussions/Deprecation|the upcoming deprecation of Structured Discussions]]. You can read more about this project, and share your comments, [[mw:Special:MyLanguage/Structured_Discussions/Deprecation|on the project's page]]. '''Events''' * Registration & Scholarship applications are now open for the [[mw:Special:MyLanguage/Wikimedia Hackathon 2024|Wikimedia Hackathon 2024]] that will take place from 3–5 May in Tallinn, Estonia. Scholarship applications are open until 5 January 2024. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/49|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W49"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:50, 4 ഡിസംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25914435 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-50</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W50"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/50|Translations]] are available. '''Recent changes''' * On Wikimedia Commons, there are some minor user-interface improvements for the "choosing own vs not own work" step in the UploadWizard. This is part of the Structured Content team's project of [[:commons:Commons:WMF support for Commons/Upload Wizard Improvements|improving UploadWizard on Commons]]. [https://phabricator.wikimedia.org/T352707][https://phabricator.wikimedia.org/T352709] '''Problems''' * There was a problem showing the [[mw:Special:MyLanguage/Growth/Personalized first day/Newcomer homepage|Newcomer homepage]] feature with the "impact module" and their page-view graphs, for a few days in early December. This has now been fixed. [https://phabricator.wikimedia.org/T352352][https://phabricator.wikimedia.org/T352349] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.9|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-12-12|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-12-13|en}}. It will be on all wikis from {{#time:j xg|2023-12-14|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''Future changes''' * [[File:Octicons-tools.svg|15px|link=]] The [https://wikimediafoundation.limesurvey.net/796964 2023 Developer Satisfaction Survey] is seeking the opinions of the Wikimedia developer community. Please take the survey if you have any role in developing software for the Wikimedia ecosystem. The survey is open until 5 January 2024, and has an associated [[foundation:Legal:December_2023_Developer_Satisfaction_Survey|privacy statement]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/50|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W50"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 02:12, 12 ഡിസംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25945501 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2023-51</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2023-W51"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2023/51|Translations]] are available. '''Tech News''' * The next issue of Tech News will be sent out on 8 January 2024 because of [[w:en:Christmas and holiday season|the holidays]]. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.10|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2023-12-19|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2023-12-20|en}}. It will be on all wikis from {{#time:j xg|2023-12-21|en}} ([[mw:MediaWiki 1.42/Roadmap|calendar]]). There is no new MediaWiki version next week. [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * Starting December 18, it won't be possible to activate Structured Discussions on a user's own talk page using the Beta feature. The Beta feature option remains available for users who want to deactivate Structured Discussions. This is part of [[mw:Structured Discussions/Deprecation|Structured Discussions' deprecation work]]. [https://phabricator.wikimedia.org/T248309] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] There will be full support for redirects in the Module namespace. The "Move Page" feature will leave an appropriate redirect behind, and such redirects will be appropriately recognized by the software (e.g. hidden from [[{{#special:UnconnectedPages}}]]). There will also be support for [[mw:Special:MyLanguage/Extension:Scribunto/Lua reference manual#Renaming or moving modules|manual redirects]]. [https://phabricator.wikimedia.org/T120794] '''Future changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The MediaWiki JavaScript documentation is moving to a new format. During the move, you can read the old docs using [https://doc.wikimedia.org/mediawiki-core/REL1_41/js/ version 1.41]. Feedback about [https://doc.wikimedia.org/mediawiki-core/master/js/ the new site] is welcome on the [[mw:Talk:JSDoc_WMF_theme|project talk page]]. * The Wishathon is a new initiative that encourages collaboration across the Wikimedia community to develop solutions for wishes collected through the [[m:Special:MyLanguage/Community Wishlist Survey|Community Wishlist Survey]]. The first community Wishathon will take place from 15–17 March. If you are interested in a project proposal as a user, developer, designer, or product lead, you can [[m:Special:MyLanguage/Event:WishathonMarch2024|register for the event and read more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2023/51|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2023-W51"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:17, 18 ഡിസംബർ 2023 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=25959059 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-02</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W02"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/02|Translations]] are available. '''Recent changes''' * [https://mediawiki2latex.wmflabs.org/ mediawiki2latex] is a tool that converts wiki content into the formats of LaTeX, PDF, ODT, and EPUB. The code now runs many times faster due to recent improvements. There is also an optional Docker container you can [[b:de:Benutzer:Dirk_Hünniger/wb2pdf/install#Using_Docker|install]] on your local machine. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The way that Random pages are selected has been updated. This will slowly reduce the problem of some pages having a lower chance of appearing. [https://phabricator.wikimedia.org/T309477] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.13|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-01-09|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-01-10|en}}. It will be on all wikis from {{#time:j xg|2024-01-11|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/02|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W02"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:19, 9 ജനുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26026251 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-03</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W03"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/03|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Pages that use the JSON [[mw:Special:MyLanguage/Manual:ContentHandler|contentmodel]] will now use tabs instead of spaces for auto-indentation. This will significantly reduce the page size. [https://phabricator.wikimedia.org/T326065] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] [[mw:Special:MyLanguage/Extension:Gadgets|Gadgets]] and personal user scripts may now use JavaScript syntax introduced in ES6 (also known as "ES2015") and ES7 ("ES2016"). MediaWiki validates the source code to protect other site functionality from syntax errors, and to ensure scripts are valid in all [[mw:Special:MyLanguage/Compatibility#Browsers|supported browsers]]. Previously, Gadgets could use the <bdi lang="zxx" dir="ltr"><code><nowiki>requiresES6</nowiki></code></bdi> option. This option is no longer needed and will be removed in the future. [https://phabricator.wikimedia.org/T75714] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] [[mw:Special:MyLanguage/Manual:Bot passwords|Bot passwords]] and [[mw:Special:MyLanguage/OAuth/Owner-only consumers|owner-only OAuth consumers]] can now be restricted to allow editing only specific pages. [https://phabricator.wikimedia.org/T349957] * You can now [[mw:Special:MyLanguage/Extension:Thanks|thank]] edits made by bots. [https://phabricator.wikimedia.org/T341388] * An update on the status of the Community Wishlist Survey for 2024 [[m:Special:MyLanguage/Community Wishlist Survey/Future Of The Wishlist/January 4, 2024 Update|has been published]]. Please read and give your feedback. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.14|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-01-16|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-01-17|en}}. It will be on all wikis from {{#time:j xg|2024-01-18|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * Starting on January 17, it will not be possible to login to Wikimedia wikis from some specific old versions of the Chrome browser (versions 51–66, released between 2016 and 2018). Additionally, users of iOS 12, or Safari on Mac OS 10.14, may need to login to each wiki separately. [https://phabricator.wikimedia.org/T344791] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The <bdi lang="zxx" dir="ltr"><code>jquery.cookie</code></bdi> module was deprecated and replaced with the <bdi lang="zxx" dir="ltr"><code>mediawiki.cookie</code></bdi> module last year. A script has now been run to replace any remaining uses, and this week the temporary alias will be removed. [https://phabricator.wikimedia.org/T354966] '''Future changes''' * Wikimedia Deutschland is working to [[m:WMDE Technical Wishes/Reusing references|make reusing references easier]]. They are looking for people who are interested in participating in [https://wikimedia.sslsurvey.de/User-research-into-Reusing-References-Sign-up-Form-2024/en/ individual video calls for user research in January and February]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/03|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W03"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:12, 16 ജനുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26074460 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-04</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W04"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/04|Translations]] are available. '''Problems''' * A bug in UploadWizard prevented linking to the userpage of the uploader when uploading. It has now been fixed. [https://phabricator.wikimedia.org/T354529] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.15|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-01-23|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-01-24|en}}. It will be on all wikis from {{#time:j xg|2024-01-25|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/04|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W04"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:03, 23 ജനുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26096197 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-05</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W05"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/05|Translations]] are available. '''Recent changes''' * Starting Monday January 29, all talk pages messages' timestamps will become a link. This link is a permanent link to the comment. It allows users to find the comment they are looking for, even if this comment was moved elsewhere. This will affect all wikis except for the English Wikipedia. You can read more about this change [https://diff.wikimedia.org/2024/01/29/talk-page-permalinks-dont-lose-your-threads/ on Diff] or [[mw:Special:MyLanguage/Help:DiscussionTools#Talk_pages_permalinking|on Mediawiki.org]].<!-- The Diff post will be published on Monday morning UTC--> [https://phabricator.wikimedia.org/T302011] * There are some improvements to the CAPTCHA to make it harder for spam bots and scripts to bypass it. If you have feedback on this change, please comment on [[phab:T141490|the task]]. Staff are monitoring metrics related to the CAPTCHA, as well as secondary metrics such as account creations and edit counts. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.16|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-01-30|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-01-31|en}}. It will be on all wikis from {{#time:j xg|2024-02-01|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] On February 1, a link will be added to the "Tools" menu to download a [[w:en:QR code|QR code]] that links to the page you are viewing. There will also be a new [[{{#special:QrCode}}]] page to create QR codes for any Wikimedia URL. This addresses the [[m:Community Wishlist Survey 2023/Mobile and apps/Add ability to share QR code for a page in any Wikimedia project|#19 most-voted wish]] from the [[m:Community Wishlist Survey 2023/Results|2023 Community Wishlist Survey]]. [https://phabricator.wikimedia.org/T329973] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] [[mw:Special:MyLanguage/Extension:Gadgets|Gadgets]] which only work in some skins have sometimes used the <bdi lang="zxx" dir="ltr"><code>targets</code></bdi> option to limit where you can use them. This will stop working this week. You should use the <bdi lang="zxx" dir="ltr"><code>skins</code></bdi> option instead. [https://phabricator.wikimedia.org/T328497] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/05|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W05"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:31, 29 ജനുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26137870 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-06</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W06"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/06|Translations]] are available. '''Recent changes''' *The mobile site history pages now use the same HTML as the desktop history pages. If you hear of any problems relating to mobile history usage please point them to [[phab:T353388|the phabricator task]]. *On most wikis, admins can now block users from making specific actions. These actions are: uploading files, creating new pages, moving (renaming) pages, and sending thanks. The goal of this feature is to allow admins to apply blocks that are adequate to the blocked users' activity. [[m:Special:MyLanguage/Community health initiative/Partial blocks#action-blocks|Learn more about "action blocks"]]. [https://phabricator.wikimedia.org/T242541][https://phabricator.wikimedia.org/T280531] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.17|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-02-06|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-02-07|en}}. It will be on all wikis from {{#time:j xg|2024-02-08|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * Talk pages permalinks that included diacritics and non-Latin script were malfunctioning. This issue is fixed. [https://phabricator.wikimedia.org/T356199] '''Future changes''' * [[m:WMDE Technical Wishes/ReferencePreviews#24WPs|24 Wikipedias]] with [[mw:Special:MyLanguage/Reference_Tooltips|Reference Tooltips]] as a default gadget are encouraged to remove that default flag. This would make [[mw:Special:MyLanguage/Help:Reference_Previews|Reference Previews]] the new default for reference popups, leading to a more consistent experience across wikis. For [[m:WMDE Technical Wishes/ReferencePreviews#46WPs|46 Wikipedias]] with less than 4 interface admins, the change is already scheduled for mid-February, [[m:Talk:WMDE Technical Wishes/ReferencePreviews#Reference Previews to become the default for previewing references on more wikis.|unless there are concerns]]. The older Reference Tooltips gadget will still remain usable and will override this feature, if it is available on your wiki and you have enabled it in your settings. [https://meta.wikimedia.org/wiki/WMDE_Technical_Wishes/ReferencePreviews#Reference_Previews_to_become_the_default_for_previewing_references_on_more_wikis][https://phabricator.wikimedia.org/T355312] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/06|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W06"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:22, 5 ഫെബ്രുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26180971 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-07</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W07"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/07|Translations]] are available. '''Recent changes''' * The [[d:Wikidata:SPARQL query service/WDQS graph split|WDQS Graph Split experiment]] is working and loaded onto 3 test servers. The team in charge is testing the split's impact and requires feedback from WDQS users through the UI or programmatically in different channels. [https://www.wikidata.org/wiki/Wikidata_talk:SPARQL_query_service/WDQS_graph_split][https://phabricator.wikimedia.org/T356773][https://www.wikidata.org/wiki/User:Sannita_(WMF)] Users' feedback will validate the impact of various use cases and workflows around the Wikidata Query service. [https://www.wikidata.org/wiki/Wikidata:SPARQL_query_service/WDQS_backend_update/October_2023_scaling_update][https://www.mediawiki.org/wiki/Wikidata_Query_Service/User_Manual#Federation] '''Problems''' *There was a bug that affected the appearance of visited links when using mobile device to access wiki sites. It made the links appear black; [[phab:T356928|this issue]] is fixed. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.18|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-02-13|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-02-14|en}}. It will be on all wikis from {{#time:j xg|2024-02-15|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] As work continues on the grid engine deprecation,[https://wikitech.wikimedia.org/wiki/News/Toolforge_Grid_Engine_deprecation] tools on the grid engine will be stopped starting on February 14th, 2024. If you have tools actively migrating you can ask for an extension so they are not stopped. [https://wikitech.wikimedia.org/wiki/Portal:Toolforge/About_Toolforge#Communication_and_support] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/07|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W07"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 05:48, 13 ഫെബ്രുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26223994 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-08</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W08"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/08|Translations]] are available. '''Recent changes''' * If you have the "{{int:Tog-enotifwatchlistpages}}" option enabled, edits by bot accounts no longer trigger notification emails. Previously, only minor edits would not trigger the notification emails. [https://phabricator.wikimedia.org/T356984] * There are changes to how user and site scripts load for [[mw:Special:MyLanguage/Skin:Vector/2022| Vector 2022]] on specific wikis. The changes impacted the following Wikis: all projects with [[mw:Special:MyLanguage/Skin:Vector|Vector legacy]] as the default skin, Wikivoyage, and Wikibooks. Other wikis will be affected over the course of the next three months. Gadgets are not impacted. If you have been affected or want to minimize the impact on your project, see [[Phab:T357580| this ticket]]. Please coordinate and take action proactively. *Newly auto-created accounts (the accounts you get when you visit a new wiki) now have the same local notification preferences as users who freshly register on that wiki. It is effected in four notification types listed in the [[phab:T353225|task's description]]. *The maximum file size when using [[c:Special:MyLanguage/Commons:Upload_Wizard|Upload Wizard]] is now 5 GiB. [https://phabricator.wikimedia.org/T191804] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.19|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-02-20|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-02-21|en}}. It will be on all wikis from {{#time:j xg|2024-02-22|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Selected tools on the grid engine have been [[wikitech:News/Toolforge_Grid_Engine_deprecation|stopped]] as we prepare to shut down the grid on March 14th, 2024. The tool's code and data have not been deleted. If you are a maintainer and you want your tool re-enabled reach out to the [[wikitech:Portal:Toolforge/About_Toolforge#Communication_and_support|team]]. Only tools that have asked for extension are still running on the grid. * The CSS <bdi lang="zxx" dir="ltr"><code>[https://developer.mozilla.org/en-US/docs/Web/CSS/filter filter]</code></bdi> property can now be used in HTML <bdi lang="zxx" dir="ltr"><code>style</code></bdi> attributes in wikitext. [https://phabricator.wikimedia.org/T308160] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W08"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 15:36, 19 ഫെബ്രുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26254282 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-09</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W09"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/09|Translations]] are available. '''Recent changes''' * The [[mw:Special:MyLanguage/VisualEditor_on_mobile|mobile visual editor]] is now the default editor for users who never edited before, at a small group of wikis. [[mw:Special:MyLanguage/VisualEditor_on_mobile/VE_mobile_default#A/B_test_results| Research ]] shows that users using this editor are slightly more successful publishing the edits they started, and slightly less successful publishing non-reverted edits. Users who defined the wikitext editor as their default on desktop will get the wikitext editor on mobile for their first edit on mobile as well. [https://phabricator.wikimedia.org/T352127] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The [[mw:Special:MyLanguage/ResourceLoader/Core modules#mw.config|mw.config]] value <code>wgGlobalGroups</code> now only contains groups that are active in the wiki. Scripts no longer have to check whether the group is active on the wiki via an API request. A code example of the above is: <bdi lang="zxx" dir="ltr"><code>if (/globalgroupname/.test(mw.config.get("wgGlobalGroups")))</code></bdi>. [https://phabricator.wikimedia.org/T356008] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.20|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-02-27|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-02-28|en}}. It will be on all wikis from {{#time:j xg|2024-02-29|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''Future changes''' * The right to change [[mw:Special:MyLanguage/Manual:Tags|edit tags]] (<bdi lang="zxx" dir="ltr"><code>changetags</code></bdi>) will be removed from users in Wikimedia sites, keeping it by default for admins and bots only. Your community can ask to retain the old configuration on your wiki before this change happens. Please indicate in [[phab:T355639|this ticket]] to keep it for your community before the end of March 2024. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W09"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:23, 26 ഫെബ്രുവരി 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26294125 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-10</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W10"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/10|Translations]] are available. '''Recent changes''' * The <bdi lang="zxx" dir="ltr"><code>Special:Book</code></bdi> page (as well as the associated "Create a book" functionality) provided by the old [[mw:Special:MyLanguage/Extension:Collection|Collection extension]] has been removed from all Wikisource wikis, as it was broken. This does not affect the ability to download normal books, which is provided by the [[mw:Special:MyLanguage/Extension:Wikisource|Wikisource extension]]. [https://phabricator.wikimedia.org/T358437] * [[m:Wikitech|Wikitech]] now uses the next-generation [[mw:Special:MyLanguage/Parsoid|Parsoid]] wikitext parser by default to generate all pages in the Talk namespace. Report any problems on the [[mw:Talk:Parsoid/Parser_Unification/Known_Issues|Known Issues discussion page]]. You can use the [[mw:Special:MyLanguage/Extension:ParserMigration|ParserMigration]] extension to control the use of Parsoid; see the [[mw:Special:MyLanguage/Help:Extension:ParserMigration|ParserMigration help documentation]] for more details. * Maintenance on [https://etherpad.wikimedia.org etherpad] is completed. If you encounter any issues, please indicate in [[phab:T316421|this ticket]]. * [[File:Octicons-tools.svg|12px|link=|alt=| Advanced item]] [[mw:Special:MyLanguage/Extension:Gadgets|Gadgets]] allow interface admins to create custom features with CSS and JavaScript. The <bdi lang="zxx" dir="ltr"><code>Gadget</code></bdi> and <bdi lang="zxx" dir="ltr"><code>Gadget_definition</code></bdi> namespaces and <bdi lang="zxx" dir="ltr"><code>gadgets-definition-edit</code></bdi> user right were reserved for an experiment in 2015, but were never used. These were visible on Special:Search and Special:ListGroupRights. The unused namespaces and user rights are now removed. No pages are moved, and no changes need to be made. [https://phabricator.wikimedia.org/T31272] * A usability improvement to the "Add a citation" in Wikipedia workflow has been made, the insert button was moved to the popup header. [https://phabricator.wikimedia.org/T354847] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.21|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-03-05|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-03-06|en}}. It will be on all wikis from {{#time:j xg|2024-03-07|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''Future changes''' * All wikis will be read-only for a few minutes on March 20. This is planned at 14:00 UTC. More information will be published in Tech News and will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T358233] * The HTML markup of headings and section edit links will be changed later this year to improve accessibility. See [[mw:Special:MyLanguage/Heading_HTML_changes|Heading HTML changes]] for details. The new markup will be the same as in the new Parsoid wikitext parser. You can test your gadget or stylesheet with the new markup if you add <bdi lang="zxx" dir="ltr"><code>?useparsoid=1</code></bdi> to your URL ([[mw:Special:MyLanguage/Help:Extension:ParserMigration#Selecting_a_parser_using_a_URL_query_string|more info]]) or turn on Parsoid read views in your user options ([[mw:Special:MyLanguage/Help:Extension:ParserMigration#Enabling_via_user_preference|more info]]). * '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/10|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W10"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:46, 4 മാർച്ച് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26329807 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-11</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W11"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/11|Translations]] are available. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.22|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-03-12|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-03-13|en}}. It will be on all wikis from {{#time:j xg|2024-03-14|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * After consulting with various communities, the line height of the text on the [[mw:Special:MyLanguage/Skin:Minerva Neue|Minerva skin]] will be increased to its previous value of 1.65. Different options for typography can also be set using the options in the menu, as needed. [https://phabricator.wikimedia.org/T358498] *The active link color in [[mw:Special:MyLanguage/Skin:Minerva Neue|Minerva]] will be changed to provide more consistency with our other platforms and best practices. [https://phabricator.wikimedia.org/T358516] * [[c:Special:MyLanguage/Commons:Structured data|Structured data on Commons]] will no longer ask whether you want to leave the page without saving. This will prevent the “information you’ve entered may not be saved” popups from appearing when no information have been entered. It will also make file pages on Commons load faster in certain cases. However, the popups will be hidden even if information has indeed been entered. If you accidentally close the page before saving the structured data you entered, that data will be lost. [https://phabricator.wikimedia.org/T312315] '''Future changes''' * All wikis will be read-only for a few minutes on March 20. This is planned at 14:00 UTC. More information will be published in Tech News and will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T358233][https://meta.wikimedia.org/wiki/Special:MyLanguage/Tech/Server_switch] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/11|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W11"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:04, 11 മാർച്ച് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26374013 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-12</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W12"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/12|Translations]] are available. '''Recent changes''' * The notice "Language links are at the top of the page" that appears in the [[mw:Special:MyLanguage/Skin:Vector/2022|Vector 2022 skin]] main menu has been removed now that users have learned the new location of the Language switcher. [https://phabricator.wikimedia.org/T353619] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] [[m:Special:MyLanguage/IP_Editing:_Privacy_Enhancement_and_Abuse_Mitigation/IP_Info_feature|IP info feature]] displays data from Spur, an IP addresses database. Previously, the only data source for this feature was MaxMind. Now, IP info is more useful for patrollers. [https://phabricator.wikimedia.org/T341395] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The Toolforge Grid Engine services have been shut down after the final migration process from Grid Engine to Kubernetes. [https://wikitech.wikimedia.org/wiki/Obsolete:Toolforge/Grid][https://wikitech.wikimedia.org/wiki/News/Toolforge_Grid_Engine_deprecation][https://techblog.wikimedia.org/2022/03/14/toolforge-and-grid-engine/] * Communities can now customize the default reasons for undeleting a page by creating [[MediaWiki:Undelete-comment-dropdown]]. [https://phabricator.wikimedia.org/T326746] '''Problems''' * [[m:Special:MyLanguage/WMDE_Technical_Wishes/RevisionSlider|RevisionSlider]] is an interface to interactively browse a page's history. Users in [[mw:Special:MyLanguage/Extension:RevisionSlider/Developing_a_RTL-accessible_feature_in_MediaWiki_-_what_we%27ve_learned_while_creating_the_RevisionSlider|right-to-left]] languages reported RevisionSlider reacting wrong to mouse clicks. This should be fixed now. [https://phabricator.wikimedia.org/T352169] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.23|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-03-19|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-03-20|en}}. It will be on all wikis from {{#time:j xg|2024-03-21|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * All wikis will be read-only for a few minutes on March 20. This is planned at [https://zonestamp.toolforge.org/1710943200 14:00 UTC]. [https://phabricator.wikimedia.org/T358233][https://meta.wikimedia.org/wiki/Special:MyLanguage/Tech/Server_switch] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/12|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W12"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:39, 18 മാർച്ച് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26410165 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-13</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W13"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/13|Translations]] are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] An update was made on March 18th 2024 to how various projects load site, user JavaScript and CSS in [[mw:Special:MyLanguage/Skin:Vector/2022|Vector 2022 skin]]. A [[phab:T360384|checklist]] is provided for site admins to follow. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.24|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-03-26|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-03-27|en}}. It will be on all wikis from {{#time:j xg|2024-03-28|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W13"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:56, 25 മാർച്ച് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26446209 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-14</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W14"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/14|Translations]] are available. '''Recent changes''' * Users of the [[mw:Special:MyLanguage/Reading/Web/Accessibility_for_reading|reading accessibility]] beta feature will notice that the default line height for the standard and large text options has changed. [https://phabricator.wikimedia.org/T359030] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.25|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-04-02|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-04-03|en}}. It will be on all wikis from {{#time:j xg|2024-04-04|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''Future changes''' * The Wikimedia Foundation has an annual plan. The annual plan decides what the Wikimedia Foundation will work on. You can now read [[m:Special:MyLanguage/Wikimedia Foundation Annual Plan/2024-2025/Product & Technology OKRs#Draft Key Results|the draft key results]] for the Product and Technology department. They are suggestions for what results the Foundation wants from big technical changes from July 2024 to June 2025. You can [[m:Talk:Wikimedia Foundation Annual Plan/2024-2025/Product & Technology OKRs|comment on the talk page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W14"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 03:35, 2 ഏപ്രിൽ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26462933 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-15</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W15"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/15|Translations]] are available. '''Recent changes''' * Web browsers can use tools called [[:w:en:Browser extension|extensions]]. There is now a Chrome extension called [[m:Future Audiences/Experiment:Citation Needed|Citation Needed]] which you can use to see if an online statement is supported by a Wikipedia article. This is a small experiment to see if Wikipedia can be used this way. Because it is a small experiment, it can only be used in Chrome in English. * [[File:Octicons-gift.svg|12px|link=|alt=|Wishlist item]] A new [[mw:Special:MyLanguage/Help:Edit Recovery|Edit Recovery]] feature has been added to all wikis, available as a [[Special:Preferences#mw-prefsection-editing|user preference]]. Once you enable it, your in-progress edits will be stored in your web browser, and if you accidentally close an editing window or your browser or computer crashes, you will be prompted to recover the unpublished text. Please leave any feedback on the [[m:Special:MyLanguage/Talk:Community Wishlist Survey 2023/Edit-recovery feature|project talk page]]. This was the #8 wish in the 2023 Community Wishlist Survey. * Initial results of [[mw:Special:MyLanguage/Edit check|Edit check]] experiments [[mw:Special:MyLanguage/Edit_check#4_April_2024|have been published]]. Edit Check is now deployed as a default feature at [[phab:T342930#9538364|the wikis that tested it]]. [[mw:Talk:Edit check|Let us know]] if you want your wiki to be part of the next deployment of Edit check. [https://phabricator.wikimedia.org/T342930][https://phabricator.wikimedia.org/T361727] * Readers using the [[mw:Special:MyLanguage/Skin:Minerva Neue|Minerva skin]] on mobile will notice there has been an improvement in the line height across all typography settings. [https://phabricator.wikimedia.org/T359029] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.42/wmf.26|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-04-09|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-04-10|en}}. It will be on all wikis from {{#time:j xg|2024-04-11|en}} ([[mw:MediaWiki 1.42/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * New accounts and logged-out users will get the [[mw:Special:MyLanguage/VisualEditor|visual editor]] as their default editor on mobile. This deployment is made at all wikis except for the English Wikipedia. [https://phabricator.wikimedia.org/T361134] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/15|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W15"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:37, 8 ഏപ്രിൽ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26564838 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-16</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W16"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/16|Translations]] are available. '''Problems''' * Between 2 April and 8 April, on wikis using [[mw:Special:MyLanguage/Extension:FlaggedRevs|Flagged Revisions]], the "{{Int:tag-mw-reverted}}" tag was not applied to undone edits. In addition, page moves, protections and imports were not autoreviewed. This problem is now fixed. [https://phabricator.wikimedia.org/T361918][https://phabricator.wikimedia.org/T361940] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.1|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-04-16|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-04-17|en}}. It will be on all wikis from {{#time:j xg|2024-04-18|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[mw:Special:MyLanguage/Help:Magic words#DEFAULTSORT|Default category sort keys]] will now affect categories added by templates placed in [[mw:Special:MyLanguage/Help:Cite|footnotes]]. Previously footnotes used the page title as the default sort key even if a different default sort key was specified (category-specific sort keys already worked). [https://phabricator.wikimedia.org/T40435] * A new variable <bdi lang="zxx" dir="ltr"><code>page_last_edit_age</code></bdi> will be added to [[Special:AbuseFilter|abuse filters]]. It tells how many seconds ago the last edit to a page was made. [https://phabricator.wikimedia.org/T269769] '''Future changes''' * Volunteer developers are kindly asked to update the code of their tools and features to handle [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]]. [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/For developers/2024-04 CTA|Learn more]]. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Four database fields will be removed from database replicas (including [[quarry:|Quarry]]). This affects only the <bdi lang="zxx" dir="ltr"><code>abuse_filter</code></bdi> and <bdi lang="zxx" dir="ltr"><code>abuse_filter_history</code></bdi> tables. Some queries might need to be updated. [https://phabricator.wikimedia.org/T361996] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W16"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:28, 15 ഏപ്രിൽ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26564838 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-17</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W17"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/17|Translations]] are available. '''Recent changes''' * Starting this week, newcomers editing Wikipedia [[mw:Special:MyLanguage/Growth/Positive reinforcement#Leveling up 3|will be encouraged]] to try structured tasks. [[mw:Special:MyLanguage/Growth/Feature summary#Newcomer tasks|Structured tasks]] have been shown to [[mw:Special:MyLanguage/Growth/Personalized first day/Structured tasks/Add a link/Experiment analysis, December 2021|improve newcomer activation and retention]]. [https://phabricator.wikimedia.org/T348086] * You can [[m:Special:MyLanguage/Coolest Tool Award|nominate your favorite tools]] for the fifth edition of the Coolest Tool Award. Nominations will be open until May 10. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.2|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-04-23|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-04-24|en}}. It will be on all wikis from {{#time:j xg|2024-04-25|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''Future changes''' * This is the last warning that by the end of May 2024 the Vector 2022 skin will no longer share site and user scripts/styles with old Vector. For user-scripts that you want to keep using on Vector 2022, copy the contents of [[{{#special:MyPage}}/vector.js]] to [[{{#special:MyPage}}/vector-2022.js]]. There are [[mw:Special:MyLanguage/Reading/Web/Desktop Improvements/Features/Loading Vector 2010 scripts|more technical details]] available. Interface administrators who foresee this leading to lots of technical support questions may wish to send a mass message to your community, as was done on French Wikipedia. [https://phabricator.wikimedia.org/T362701] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W17"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:27, 22 ഏപ്രിൽ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26647188 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-18</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W18"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/18|Translations]] are available. '''Recent changes''' [[File:Talk_pages_default_look_(April_2023).jpg|thumb|alt=Screenshot of the visual improvements made on talk pages|Example of a talk page with the new design, in French.]] * The appearance of talk pages changed for the following wikis: {{int:project-localized-name-azwiki/en}}{{int:comma-separator/en}}{{int:project-localized-name-bnwiki/en}}{{int:comma-separator/en}}{{int:project-localized-name-dewiki/en}}{{int:comma-separator/en}}{{int:project-localized-name-fawiki/en}}{{int:comma-separator/en}}{{int:project-localized-name-hewiki/en}}{{int:comma-separator/en}}{{int:project-localized-name-hiwiki/en}}{{int:comma-separator/en}}{{int:project-localized-name-idwiki/en}}{{int:comma-separator/en}}{{int:project-localized-name-kowiki/en}}{{int:comma-separator/en}}{{int:project-localized-name-nlwiki/en}}{{int:comma-separator/en}}{{int:project-localized-name-ptwiki/en}}{{int:comma-separator/en}}{{int:project-localized-name-rowiki/en}}{{int:comma-separator/en}}{{int:project-localized-name-thwiki/en}}{{int:comma-separator/en}}{{int:project-localized-name-trwiki/en}}{{int:comma-separator/en}}{{int:project-localized-name-ukwiki/en}}{{int:comma-separator/en}}{{int:project-localized-name-viwiki/en}}. These wikis participated to a test, where 50% of users got the new design, for one year. As this test [[Mw:Special:MyLanguage/Talk pages project/Usability/Analysis|gave positive results]], the new design is deployed on these wikis as the default design. It is possible to opt-out these changes [[Special:Preferences#mw-prefsection-editing|in user preferences]] ("{{int:discussiontools-preference-visualenhancements}}"). The deployment will happen at all wikis in the coming weeks. [https://phabricator.wikimedia.org/T341491] * Seven new wikis have been created: ** a {{int:project-localized-name-group-wikipedia}} in [[d:Q33014|Betawi]] ([[w:bew:|<code>w:bew:</code>]]) [https://phabricator.wikimedia.org/T357866] ** a {{int:project-localized-name-group-wikipedia}} in [[d:Q35708|Kusaal]] ([[w:kus:|<code>w:kus:</code>]]) [https://phabricator.wikimedia.org/T359757] ** a {{int:project-localized-name-group-wikipedia}} in [[d:Q35513|Igala]] ([[w:igl:|<code>w:igl:</code>]]) [https://phabricator.wikimedia.org/T361644] ** a {{int:project-localized-name-group-wiktionary}} in [[d:Q33541|Karakalpak]] ([[wikt:kaa:|<code>wikt:kaa:</code>]]) [https://phabricator.wikimedia.org/T362135] ** a {{int:project-localized-name-group-wikisource}} in [[d:Q9228|Burmese]] ([[s:my:|<code>s:my:</code>]]) [https://phabricator.wikimedia.org/T361085] ** a {{int:project-localized-name-group-wikisource}} in [[d:Q9237|Malay]] ([[s:ms:|<code>s:ms:</code>]]) [https://phabricator.wikimedia.org/T363039] ** a {{int:project-localized-name-group-wikisource}} in [[d:Q8108|Georgian]] ([[s:ka:|<code>s:ka:</code>]]) [https://phabricator.wikimedia.org/T363085] * You can now [https://translatewiki.net/wiki/Support#Early_access:_Watch_Message_Groups_on_Translatewiki.net watch message groups/projects] on [[m:Special:MyLanguage/translatewiki.net|Translatewiki.net]]. Initially, this feature will notify you of added or deleted messages in these groups. [https://phabricator.wikimedia.org/T348501] * Dark mode is now available on all wikis, on mobile web for logged-in users who opt into the [[Special:MobileOptions|advanced mode]]. This is the early release of the feature. Technical editors are invited to [https://night-mode-checker.wmcloud.org/ check for accessibility issues on wikis]. See [[mw:Special:MyLanguage/Reading/Web/Accessibility for reading/Updates/2024-04|more detailed guidelines]]. '''Problems''' * [[mw:Special:MyLanguage/Help:Extension:Kartographer|Kartographer]] maps can use an alternative visual style without labels, by using <bdi lang="zxx" dir="ltr"><code><nowiki>mapstyle="osm"</nowiki></code></bdi>. This wasn't working in previews, creating the wrong impression that it wasn't supported. This has now been fixed. [https://phabricator.wikimedia.org/T362531] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.3|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-04-30|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-05-01|en}}. It will be on all wikis from {{#time:j xg|2024-05-02|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W18"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 03:33, 30 ഏപ്രിൽ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26689057 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-19</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W19"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/19|Translations]] are available. '''Recent changes''' [[File:Talk_pages_default_look_(April_2023).jpg|thumb|alt=Screenshot of the visual improvements made on talk pages|Example of a talk page with the new design, in French.]] * The appearance of talk pages changed for all wikis, except for Commons, Wikidata and most Wikipedias ([[m:Special:MyLanguage/Tech/News/2024/18|a few]] have already received this design change). You can read the detail of the changes [[diffblog:2024/05/02/making-talk-pages-better-for-everyone/|on ''Diff'']]. It is possible to opt-out these changes [[Special:Preferences#mw-prefsection-editing|in user preferences]] ("{{int:discussiontools-preference-visualenhancements}}"). The deployment will happen at remaining wikis in the coming weeks. [https://phabricator.wikimedia.org/T352087][https://phabricator.wikimedia.org/T319146] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Interface admins now have greater control over the styling of article components on mobile with the introduction of the <code>SiteAdminHelper</code>. More information on how styles can be disabled can be found [[mw:Special:MyLanguage/Extension:WikimediaMessages#Site_admin_helper|at the extension's page]]. [https://phabricator.wikimedia.org/T363932] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]] has added article body sections in JSON format and a curated short description field to the existing parsed Infobox. This expansion to the API is also available via Wikimedia Cloud Services. [https://enterprise.wikimedia.com/blog/article-sections-and-description/] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.4|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-05-07|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-05-08|en}}. It will be on all wikis from {{#time:j xg|2024-05-09|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * When you look at the Special:Log page, the first view is labelled "All public logs", but it only shows some logs. This label will now say "Main public logs". [https://phabricator.wikimedia.org/T237729] '''Future changes''' * A new service will be built to replace [[mw:Special:MyLanguage/Extension:Graph|Extension:Graph]]. Details can be found in [[mw:Special:MyLanguage/Extension:Graph/Plans|the latest update]] regarding this extension. * Starting May 21, English Wikipedia and German Wikipedia will get the possibility to activate "[[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]]". This is part of the [[phab:T304110|progressive deployment of this tool to all Wikipedias]]. These communities can [[mw:Special:MyLanguage/Growth/Community configuration|activate and configure the feature locally]]. [https://phabricator.wikimedia.org/T308144] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W19"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:44, 6 മേയ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26729363 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-20</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W20"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/20|Translations]] are available. '''Recent changes''' * On Wikisource there is a special page listing pages of works without corresponding scan images. Now you can use the new magic word <bdi lang="zxx" dir="ltr"><code>__EXPECTWITHOUTSCANS__</code></bdi> to exclude certain pages (list of editions or translations of works) from that list. [https://phabricator.wikimedia.org/T344214] * If you use the [[Special:Preferences#mw-prefsection-editing|user-preference]] "{{int:tog-uselivepreview}}", then the template-page feature "{{int:Templatesandbox-editform-legend}}" will now also work without reloading the page. [https://phabricator.wikimedia.org/T136907] * [[mw:Special:Mylanguage/Extension:Kartographer|Kartographer]] maps can now specify an alternative text via the <bdi lang="zxx" dir="ltr"><code><nowiki>alt=</nowiki></code></bdi> attribute. This is identical in usage to the <bdi lang="zxx" dir="ltr"><code><nowiki>alt=</nowiki></code></bdi> attribute in the [[mw:Special:MyLanguage/Help:Images#Syntax|image and gallery syntax]]. An exception for this feature is wikis like Wikivoyage where the miniature maps are interactive. [https://phabricator.wikimedia.org/T328137] * The old [[mw:Special:MyLanguage/Extension:GuidedTour|Guided Tour]] for the "[[mw:Special:MyLanguage/Edit Review Improvements/New filters for edit review|New Filters for Edit Review]]" feature has been removed. It was created in 2017 to show people with older accounts how the interface had changed, and has now been seen by most of the intended people. [https://phabricator.wikimedia.org/T217451] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.5|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-05-14|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-05-15|en}}. It will be on all wikis from {{#time:j xg|2024-05-16|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The [[{{#special:search}}]] results page will now use CSS flex attributes, for better accessibility, instead of a table. If you have a gadget or script that adjusts search results, you should update your script to the new HTML structure. [https://phabricator.wikimedia.org/T320295] '''Future changes''' * In the Vector 2022 skin, main pages will be displayed at full width (like special pages). The goal is to keep the number of characters per line large enough. This is related to the coming changes to typography in Vector 2022. [[mw:Special:MyLanguage/Reading/Web/Accessibility for reading/Updates|Learn more]]. [https://phabricator.wikimedia.org/T357706] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Two columns of the <bdi lang="zxx" dir="ltr"><code>[[mw:Special:MyLanguage/Manual:pagelinks table|pagelinks]]</code></bdi> database table (<bdi lang="zxx" dir="ltr"><code>pl_namespace</code></bdi> and <bdi lang="zxx" dir="ltr"><code>pl_title</code></bdi>) are being dropped soon. Users must use two columns of the new <bdi lang="zxx" dir="ltr"><code>[[mw:special:MyLanguage/Manual:linktarget table|linktarget]]</code></bdi> table instead (<bdi lang="zxx" dir="ltr"><code>lt_namespace</code></bdi> and <bdi lang="zxx" dir="ltr"><code>lt_title</code></bdi>). In your existing SQL queries: *# Replace <bdi lang="zxx" dir="ltr"><code>JOIN pagelinks</code></bdi> with <bdi lang="zxx" dir="ltr"><code>JOIN linktarget</code></bdi> and <bdi lang="zxx" dir="ltr"><code>pl_</code></bdi> with <bdi lang="zxx" dir="ltr"><code>lt_</code></bdi> in the <bdi lang="zxx" dir="ltr"><code>ON</code></bdi> statement *# Below that add <bdi lang="zxx" dir="ltr"><code>JOIN pagelinks ON lt_id = pl_target_id</code></bdi> ** See <bdi lang="en" dir="ltr">[[phab:T222224]]</bdi> for technical reasoning. [https://phabricator.wikimedia.org/T222224][https://phabricator.wikimedia.org/T299947] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W20"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:58, 13 മേയ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26762074 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-21</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W21"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/21|Translations]] are available. '''Recent changes''' * The [[mw:Special:MyLanguage/Extension:Nuke|Nuke]] feature, which enables administrators to mass delete pages, will now correctly delete pages which were moved to another title. [https://phabricator.wikimedia.org/T43351] * New changes have been made to the UploadWizard in Wikimedia Commons: the overall layout has been improved, by following new styling and spacing for the form and its fields; the headers and helper text for each of the fields was changed; the Caption field is now a required field, and there is an option for users to copy their caption into the media description. [https://commons.wikimedia.org/wiki/Commons:WMF_support_for_Commons/Upload_Wizard_Improvements#Changes_to_%22Describe%22_workflow][https://phabricator.wikimedia.org/T361049] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.6|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-05-21|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-05-22|en}}. It will be on all wikis from {{#time:j xg|2024-05-23|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The HTML used to render all headings [[mw:Heading_HTML_changes|is being changed to improve accessibility]]. It will change on 22 May in some skins (Timeless, Modern, CologneBlue, Nostalgia, and Monobook). Please test gadgets on your wiki on these skins and [[phab:T13555|report any related problems]] so that they can be resolved before this change is made in all other skins. The developers are also considering the introduction of a [[phab:T337286|Gadget API for adding buttons to section titles]] if that would be helpful to tool creators, and would appreciate any input you have on that. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W21"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:04, 20 മേയ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26786311 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-22</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W22"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/22|Translations]] are available. '''Recent changes''' * Several bugs related to the latest updates to the UploadWizard on Wikimedia Commons have been fixed. For more information, see [[:phab:T365107|T365107]] and [[:phab:T365119|T365119]]. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] In March 2024 a new [[mw:ResourceLoader/Core_modules#addPortlet|addPortlet]] API was added to allow gadgets to create new portlets (menus) in the skin. In certain skins this can be used to create dropdowns. Gadget developers are invited to try it and [[phab:T361661|give feedback]]. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Some CSS in the Minerva skin has been removed to enable easier community configuration. Interface editors should check the rendering on mobile devices for aspects related to the classes: <bdi lang="zxx" dir="ltr"><code>.collapsible</code></bdi>{{int:comma-separator/en}}<bdi lang="zxx" dir="ltr"><code>.multicol</code></bdi>{{int:comma-separator/en}}<bdi lang="zxx" dir="ltr"><code>.reflist</code></bdi>{{int:comma-separator/en}}<bdi lang="zxx" dir="ltr"><code>.coordinates</code></bdi>{{int:comma-separator/en}}<bdi lang="zxx" dir="ltr"><code>.topicon</code></bdi>. [[phab:T361659|Further details are available on replacement CSS]] if it is needed. '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.7|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-05-28|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-05-29|en}}. It will be on all wikis from {{#time:j xg|2024-05-30|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * When you visit a wiki where you don't yet have a local account, local rules such as edit filters can sometimes prevent your account from being created. Starting this week, MediaWiki takes your global rights into account when evaluating whether you can override such local rules. [https://phabricator.wikimedia.org/T316303] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W22"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:15, 28 മേയ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26832205 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-23</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W23"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/23|Translations]] are available. '''Recent changes''' * It is now possible for local administrators to add new links to the bottom of the site Tools menu without JavaScript. [[mw:Manual:Interface/Sidebar#Add or remove toolbox sections|Documentation is available]]. [https://phabricator.wikimedia.org/T6086] * The message name for the definition of the tracking category of WikiHiero has changed from "<bdi lang="zxx" dir="ltr"><code>MediaWiki:Wikhiero-usage-tracking-category</code></bdi>" to "<bdi lang="zxx" dir="ltr"><code>MediaWiki:Wikihiero-usage-tracking-category</code></bdi>". [https://gerrit.wikimedia.org/r/c/mediawiki/extensions/wikihiero/+/1035855] * One new wiki has been created: a {{int:project-localized-name-group-wikipedia}} in [[d:Q5317225|Kadazandusun]] ([[w:dtp:|<code>w:dtp:</code>]]) [https://phabricator.wikimedia.org/T365220] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.8|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-06-04|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-06-05|en}}. It will be on all wikis from {{#time:j xg|2024-06-06|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''Future changes''' * Next week, on wikis with the Vector 2022 skin as the default, logged-out desktop users will be able to choose between different font sizes. The default font size will also be increased for them. This is to make Wikimedia projects easier to read. [[mw:Special:MyLanguage/Reading/Web/Accessibility for reading/Updates/2024-06 deployments|Learn more]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W23"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:34, 3 ജൂൺ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26844397 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-24</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W24"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/24|Translations]] are available. '''Recent changes''' * The software used to render SVG files has been updated to a new version, fixing many longstanding bugs in SVG rendering. [https://phabricator.wikimedia.org/T265549] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The HTML used to render all headings [[mw:Heading HTML changes|is being changed to improve accessibility]]. It was changed last week in some skins (Vector legacy and Minerva). Please test gadgets on your wiki on these skins and [[phab:T13555|report any related problems]] so that they can be resolved before this change is made in Vector-2022. The developers are still considering the introduction of a [[phab:T337286|Gadget API for adding buttons to section titles]] if that would be helpful to tool creators, and would appreciate any input you have on that. * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The HTML markup used for citations by [[mw:Special:MyLanguage/Parsoid|Parsoid]] changed last week. In places where Parsoid previously added the <bdi lang="zxx" dir="ltr"><code>mw-reference-text</code></bdi> class, Parsoid now also adds the <bdi lang="zxx" dir="ltr"><code>reference-text</code></bdi> class for better compatibility with the legacy parser. [[mw:Specs/HTML/2.8.0/Extensions/Cite/Announcement|More details are available]]. [https://gerrit.wikimedia.org/r/1036705] '''Problems''' * There was a bug with the Content Translation interface that caused the tools menus to appear in the wrong location. This has now been fixed. [https://phabricator.wikimedia.org/T366374] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.9|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-06-11|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-06-12|en}}. It will be on all wikis from {{#time:j xg|2024-06-13|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The new version of MediaWiki includes another change to the HTML markup used for citations: [[mw:Special:MyLanguage/Parsoid|Parsoid]] will now generate a <bdi lang="zxx" dir="ltr"><code><nowiki><span class="mw-cite-backlink"></nowiki></code></bdi> wrapper for both named and unnamed references for better compatibility with the legacy parser. Interface administrators should verify that gadgets that interact with citations are compatible with the new markup. [[mw:Specs/HTML/2.8.0/Extensions/Cite/Announcement|More details are available]]. [https://gerrit.wikimedia.org/r/1035809] * On multilingual wikis that use the <bdi lang="zxx" dir="ltr"><code><nowiki><translate></nowiki></code></bdi> system, there is a feature that shows potentially-outdated translations with a pink background until they are updated or confirmed. From this week, confirming translations will be logged, and there is a new user-right that can be required for confirming translations if the community [[m:Special:MyLanguage/Requesting wiki configuration changes|requests it]]. [https://phabricator.wikimedia.org/T49177] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W24"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:20, 10 ജൂൺ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26893898 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-25</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W25"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/25|Translations]] are available. '''Recent changes''' * People who attempt to add an external link in the visual editor will now receive immediate feedback if they attempt to link to a domain that a project has decided to block. Please see [[mw:Special:MyLanguage/Edit_check#11_June_2024|Edit check]] for more details. [https://phabricator.wikimedia.org/T366751] * The new [[mw:Special:MyLanguage/Extension:CommunityConfiguration|Community Configuration extension]] is available [[testwiki:Special:CommunityConfiguration|on Test Wikipedia]]. This extension allows communities to customize specific features to meet their local needs. Currently only Growth features are configurable, but the extension will support other [[mw:Special:MyLanguage/Community_configuration#Use_cases|Community Configuration use cases]] in the future. [https://phabricator.wikimedia.org/T323811][https://phabricator.wikimedia.org/T360954] * The dark mode [[Special:Preferences#mw-prefsection-betafeatures|beta feature]] is now available on category and help pages, as well as more special pages. There may be contrast issues. Please report bugs on the [[mw:Talk:Reading/Web/Accessibility_for_reading|project talk page]]. [https://phabricator.wikimedia.org/T366370] '''Problems''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] Cloud Services tools were not available for 25 minutes last week. This was caused by a faulty hardware cable in the data center. [https://wikitech.wikimedia.org/wiki/Incidents/2024-06-11_WMCS_Ceph] * Last week, styling updates were made to the Vector 2022 skin. This caused unforeseen issues with templates, hatnotes, and images. Changes to templates and hatnotes were reverted. Most issues with images were fixed. If you still see any, [[phab:T367463|report them here]]. [https://phabricator.wikimedia.org/T367480] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.10|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-06-18|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-06-19|en}}. It will be on all wikis from {{#time:j xg|2024-06-20|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * Starting June 18, the [[mw:Special:MyLanguage/Help:Edit check#ref|Reference Edit Check]] will be deployed to [[phab:T361843|a new set of Wikipedias]]. This feature is intended to help newcomers and to assist edit-patrollers by inviting people who are adding new content to a Wikipedia article to add a citation when they do not do so themselves. During [[mw:Special:MyLanguage/Edit_check#Reference_Check_A/B_Test|a test at 11 wikis]], the number of citations added [https://diff.wikimedia.org/?p=127553 more than doubled] when Reference Check was shown to people. Reference Check is [[mw:Special:MyLanguage/Edit check/Configuration|community configurable]]. [https://phabricator.wikimedia.org/T361843]<!-- NOTE: THE DIFF BLOG WILL BE PUBLISHED ON MONDAY --> * [[m:Special:MyLanguage/Mailing_lists|Mailing lists]] will be unavailable for roughly two hours on Tuesday 10:00–12:00 UTC. This is to enable migration to a new server and upgrade its software. [https://phabricator.wikimedia.org/T367521] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W25"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:48, 17 ജൂൺ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26911987 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-26</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W26"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/26|Translations]] are available. '''Recent changes''' * Editors will notice that there have been some changes to the background color of text in the diff view, and the color of the byte-change numbers, last week. These changes are intended to make text more readable in both light mode and dark mode, and are part of a larger effort to increase accessibility. You can share your comments or questions [[mw:Talk:Reading/Web/Accessibility for reading|on the project talkpage]]. [https://phabricator.wikimedia.org/T361717] * The text colors that are used for visited-links, hovered-links, and active-links, were also slightly changed last week to improve their accessibility in both light mode and dark mode. [https://phabricator.wikimedia.org/T366515] '''Problems''' * You can [[mw:Special:MyLanguage/Help:DiscussionTools#Talk pages permalinking|copy permanent links to talk page comments]] by clicking on a comment's timestamp. [[mw:Talk pages project/Permalinks|This feature]] did not always work when the topic title was very long and the link was used as a wikitext link. This has been fixed. Thanks to Lofhi for submitting the bug. [https://phabricator.wikimedia.org/T356196] '''Changes later this week''' * [[File:Octicons-sync.svg|12px|link=|alt=|Recurrent item]] The [[mw:MediaWiki 1.43/wmf.11|new version]] of MediaWiki will be on test wikis and MediaWiki.org from {{#time:j xg|2024-06-25|en}}. It will be on non-Wikipedia wikis and some Wikipedias from {{#time:j xg|2024-06-26|en}}. It will be on all wikis from {{#time:j xg|2024-06-27|en}} ([[mw:MediaWiki 1.43/Roadmap|calendar]]). [https://wikitech.wikimedia.org/wiki/Deployments/Train][https://wikitech.wikimedia.org/wiki/Deployments/Yearly_calendar] * Starting 26 June, all talk pages messages' timestamps will become a link at English Wikipedia, making this feature available for you to use at all wikis. This link is a permanent link to the comment. It allows users to find the comment they were linked to, even if this comment has since been moved elsewhere. You can read more about this feature [[DiffBlog:/2024/01/29/talk-page-permalinks-dont-lose-your-threads/|on Diff]] or [[mw:Special:MyLanguage/Help:DiscussionTools#Talk pages permalinking|on Mediawiki.org]]. [https://phabricator.wikimedia.org/T365974] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W26"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:32, 24 ജൂൺ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=26989424 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-27</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W27"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/27|Translations]] are available. '''Recent changes''' * Over the next three weeks, dark mode will become available for all users, both logged-in and logged-out, starting with the mobile web version. This fulfils one of the [[m:Special:MyLanguage/Community_Wishlist_Survey_2023/Reading/Dark_mode|top-requested community wishes]], and improves low-contrast reading and usage in low-light settings. As part of these changes, dark mode will also work on User-pages and Portals. There is more information in [[mw:Special:MyLanguage/Reading/Web/Accessibility_for_reading/Updates#June_2024:_Typography_and_dark_mode_deployments,_new_global_preferences|the latest Web team update]]. [https://phabricator.wikimedia.org/T366364] * Logged-in users can now set [[m:Special:GlobalPreferences#mw-prefsection-rendering-skin-skin-prefs|global preferences for the text-size and dark-mode]], thanks to a combined effort across Foundation teams. This allows Wikimedians using multiple wikis to set up a consistent reading experience easily, for example by switching between light and dark mode only once for all wikis. [https://phabricator.wikimedia.org/T341278] * If you use a very old web browser some features might not work on the Wikimedia wikis. This affects Internet Explorer 11 and versions of Chrome, Firefox and Safari older than 2016. This change makes it possible to use new [[d:Q46441|CSS]] features and to send less code to all readers. [https://phabricator.wikimedia.org/T288287][https://www.mediawiki.org/wiki/Special:MyLanguage/Manual:How_to_make_a_MediaWiki_skin#Using_CSS_variables_for_supporting_different_themes_e.g._dark_mode] * Wikipedia Admins can customize local wiki configuration options easily using [[mw:Special:MyLanguage/Community Configuration|Community Configuration]]. Community Configuration was created to allow communities to customize how some features work, because each language wiki has unique needs. At the moment, admins can configure [[mw:Special:MyLanguage/Growth/Feature_summary|Growth features]] on their home wikis, in order to better recruit and retain new editors. More options will be provided in the coming months. [https://phabricator.wikimedia.org/T366458] * Editors interested in language issues that are related to [[w:en:Unicode|Unicode standards]], can now discuss those topics at [[mw:Talk:WMF membership with Unicode Consortium|a new conversation space in MediaWiki.org]]. The Wikimedia Foundation is now a [[mw:Special:MyLanguage/WMF membership with Unicode Consortium|member of the Unicode Consortium]], and the coordination group can collaboratively review the issues discussed and, where appropriate, bring them to the attention of the Unicode Consortium. * One new wiki has been created: a {{int:project-localized-name-group-wikipedia}} in [[d:Q2891049|Mandailing]] ([[w:btm:|<code>w:btm:</code>]]) [https://phabricator.wikimedia.org/T368038] '''Problems''' * Editors can once again click on links within the visual editor's citation-preview, thanks to a bug fix by the Editing Team. [https://phabricator.wikimedia.org/T368119] '''Future changes''' * Please [https://wikimediafoundation.limesurvey.net/758713?lang=en help us to improve Tech News by taking this short survey]. The goal is to better meet the needs of the various types of people who read Tech News. The survey will be open for 2 weeks. The survey is covered by [https://foundation.wikimedia.org/wiki/Legal:Tech_News_Survey_2024_Privacy_Statement this privacy statement]. Some translations are available. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W27"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:59, 1 ജൂലൈ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27038456 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-28</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W28"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/28|Translations]] are available. '''Recent changes''' * At the Wikimedia Foundation a new task force was formed to replace the disabled Graph with [[mw:Special:MyLanguage/Extension:Chart/Project|more secure, easy to use, and extensible Chart]]. You can [[mw:Special:MyLanguage/Newsletter:Chart Project|subscribe to the newsletter]] to get notified about new project updates and other news about Chart. * The [[m:Special:MyLanguage/CampaignEvents|CampaignEvents]] extension is now available on Meta-wiki, Igbo Wikipedia, and Swahili Wikipedia, and can be requested on your wiki. This extension helps in managing and making events more visible, giving Event organizers the ability to use tools like the Event registration tool. To learn more about the deployment status and how to request this extension for your wiki, visit the [[m:Special:MyLanguage/CampaignEvents/Deployment_status|CampaignEvents page on Meta-wiki]]. * Editors using the iOS Wikipedia app who have more than 50 edits can now use the [[mw:Special:MyLanguage/Wikimedia Apps/iOS Suggested edits#Add an image|Add an Image]] feature. This feature presents opportunities for small but useful contributions to Wikipedia. * Thank you to [[mw:MediaWiki Product Insights/Contributor retention and growth/Celebration|all of the authors]] who have contributed to MediaWiki Core. As a result of these contributions, the [[mw:MediaWiki Product Insights/Contributor retention and growth|percentage of authors contributing more than 5 patches has increased by 25% since last year]], which helps ensure the sustainability of the platform for the Wikimedia projects. '''Problems''' * A problem with the color of the talkpage tabs always showing as blue, even for non-existent pages which should have been red, affecting the Vector 2022 skin, [[phab:T367982|has been fixed]]. '''Future changes''' * The Trust and Safety Product team wants to introduce [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] with as little disruption to tools and workflows as possible. Volunteer developers, including gadget and user-script maintainers, are kindly asked to update the code of their tools and features to handle temporary accounts. The team has [[mw:Trust and Safety Product/Temporary Accounts/For developers|created documentation]] explaining how to do the update. [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/For developers/2024-04 CTA|Learn more]]. '''Tech News survey''' * Please [https://wikimediafoundation.limesurvey.net/758713?lang=en help us to improve Tech News by taking this short survey]. The goal is to better meet the needs of the various types of people who read Tech News. The survey will be open for 1 more week. The survey is covered by [https://foundation.wikimedia.org/wiki/Legal:Tech_News_Survey_2024_Privacy_Statement this privacy statement]. Some translations are available. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/28|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W28"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:31, 8 ജൂലൈ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27080357 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-29</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W29"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/29|Translations]] are available. '''Tech News survey''' * Please [https://wikimediafoundation.limesurvey.net/758713?lang=en help us to improve Tech News by taking this short survey]. The goal is to better meet the needs of the various types of people who read Tech News. The survey will be open for 3 more days. The survey is covered by [https://foundation.wikimedia.org/wiki/Legal:Tech_News_Survey_2024_Privacy_Statement this privacy statement]. Some translations are available. '''Recent changes''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Wikimedia developers can now officially continue to use both [[mw:Special:MyLanguage/Gerrit|Gerrit]] and [[mw:Special:MyLanguage/GitLab|GitLab]], due to a June 24 decision by the Wikimedia Foundation to support software development on both platforms. Gerrit and GitLab are both code repositories used by developers to write, review, and deploy the software code that supports the MediaWiki software that the wiki projects are built on, as well as the tools used by editors to create and improve content. This decision will safeguard the productivity of our developers and prevent problems in code review from affecting our users. More details are available in the [[mw:GitLab/Migration status|Migration status]] page. * The Wikimedia Foundation seeks applicants for the [[m:Special:MyLanguage/Product and Technology Advisory Council/Proposal|Product and Technology Advisory Council]] (PTAC). This group will bring technical contributors and Wikimedia Foundation together to co-define a more resilient, future-proof technological platform. Council members will evaluate and consult on the movement's product and technical activities, so that we develop multi-generational projects. We are looking for a range of technical contributors across the globe, from a variety of Wikimedia projects. [[m:Special:MyLanguage/Product and Technology Advisory Council/Proposal#Joining the PTAC as a technical volunteer|Please apply here by August 10]]. * Editors with rollback user-rights who use the Wikipedia App for Android can use the new [[mw:Special:MyLanguage/Wikimedia Apps/Team/Android/Anti Vandalism|Edit Patrol]] features. These features include a new feed of Recent Changes, related links such as Undo and Rollback, and the ability to create and save a personal library of user talk messages to use while patrolling. If your wiki wants to make these features available to users who do not have rollback rights but have reached a certain edit threshold, [[mw:Special:MyLanguage/Wikimedia Apps/Team/Android#Contact us|you can contact the team]]. You can [[diffblog:2024/07/10/ِaddressing-vandalism-with-a-tap-the-journey-of-introducing-the-patrolling-feature-in-the-mobile-app/|read more about this project on Diff blog]]. * Editors who have access to [[m:Special:MyLanguage/The_Wikipedia_Library|The Wikipedia Library]] can once again use non-open access content in SpringerLinks, after the Foundation [[phab:T368865|contacted]] them to restore access. You can read more about [[m:Tech/News/Recently_resolved_community_tasks|this and 21 other community-submitted tasks that were completed last week]]. '''Changes later this week''' * This week, [[mw:Special:MyLanguage/Reading/Web/Accessibility for reading/Updates/2024-07 deployments|dark mode will be available on a number of Wikipedias]], both desktop and mobile, for logged-in and logged-out users. Interface admins and user script maintainers are encouraged to check gadgets and user scripts in the dark mode, to find any hard-coded colors and fix them. There are some [[mw:Special:MyLanguage/Recommendations for night mode compatibility on Wikimedia wikis|recommendations for dark mode compatibility]] to help. '''Future changes''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Next week, functionaries, volunteers maintaining tools, and software development teams are invited to test the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] feature on testwiki. Temporary accounts is a feature that will help improve privacy on the wikis. No further temporary account deployments are scheduled yet. Please [[mw:Talk:Trust and Safety Product/Temporary Accounts|share your opinions and questions on the project talk page]]. [https://phabricator.wikimedia.org/T348895] * Editors who upload files cross-wiki, or teach other people how to do so, may wish to join a Wikimedia Commons discussion. The Commons community is discussing limiting who can upload files through the cross-wiki upload/Upload dialog feature to users auto-confirmed on Wikimedia Commons. This is due to the large amount of copyright violations uploaded this way. There is a short summary at [[c:Special:MyLanguage/Commons:Cross-wiki upload|Commons:Cross-wiki upload]] and [[c:Commons:Village pump/Proposals#Deactivate cross-wiki uploads for new users|discussion at Commons:Village Pump]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/29|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' You can also get other news from the [[m:Special:MyLanguage/Wikimedia Foundation Bulletin|Wikimedia Foundation Bulletin]]. </div><section end="technews-2024-W29"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:30, 16 ജൂലൈ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27124561 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-30</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W30"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/30|Translations]] are available. '''Feature News''' * Stewards can now [[:m:Special:MyLanguage/Global_blocks|globally block]] accounts. Before [[phab:T17294|the change]] only IP addresses and IP ranges could be blocked globally. Global account blocks are useful when the blocked user should not be logged out. [[:m:Special:MyLanguage/Global_locks|Global locks]] (a similar tool logging the user out of their account) are unaffected by this change. The new global account block feature is related to the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|Temporary Accounts]] project, which is a new type of user account that replaces IP addresses of unregistered editors that are no longer made public. * Later this week, Wikimedia site users will notice that the Interface of [[mw:Special:MyLanguage/Extension:FlaggedRevs|FlaggedRevs]] (also known as "Pending Changes") is improved and consistent with the rest of the MediaWiki interface and [[mw:Special:MyLanguage/Codex|Wikimedia's design system]]. The FlaggedRevs interface experience on mobile and [[mw:Special:MyLanguage/Skin:MinervaNeue|Minerva skin]] was inconsistent before it was fixed and ported to [[mw:Special:MyLanguage/Codex|Codex]] by the WMF Growth team and some volunteers. [https://phabricator.wikimedia.org/T191156] * Wikimedia site users can now submit account vanishing requests via [[m:Special:GlobalVanishRequest|GlobalVanishRequest]]. This feature is used when a contributor wishes to stop editing forever. It helps you hide your past association and edit to protect your privacy. Once processed, the account will be locked and renamed. [https://phabricator.wikimedia.org/T367329] * Have you tried monitoring and addressing vandalism in Wikipedia using your phone? [https://diff.wikimedia.org/2024/07/10/%d9%90addressing-vandalism-with-a-tap-the-journey-of-introducing-the-patrolling-feature-in-the-mobile-app/ A Diff blog post on Patrolling features in the Mobile App] highlights some of the new capabilities of the feature, including swiping through a feed of recent changes and a personal library of user talk messages for use when patrolling from your phone. * Wikimedia contributors and GLAM (galleries, libraries, archives, and museums) organisations can now learn and measure the impact Wikimedia Commons is having towards creating quality encyclopedic content using the [https://doc.wikimedia.org/generated-data-platform/aqs/analytics-api/reference/commons.html Commons Impact Metrics] analytics dashboard. The dashboard offers organizations analytics on things like monthly edits in a category, the most viewed files, and which Wikimedia articles are using Commons images. As a result of these new data dumps, GLAM organisation can more reliably measure their return on investment for programs bringing content into the digital Commons. [https://diff.wikimedia.org/2024/07/19/commons-impact-metrics-now-available-via-data-dumps-and-api/] '''Project Updates''' * Come share your ideas for improving the wikis on the newly reopened [[m:Special:MyLanguage/Community Wishlist|Community Wishlist]]. The Community Wishlist is Wikimedia’s forum for volunteers to share ideas (called wishes) to improve how the wikis work. The new version of the wishlist is always open, works with both wikitext and Visual Editor, and allows wishes in any language. '''Learn more''' * Have you ever wondered how Wikimedia software works across over 300 languages? This is 253 languages more than the Google Chrome interface, and it's no accident. The Language and Product Localization Team at the Wikimedia Foundation supports your work by adapting all the tools and interfaces in the MediaWiki software so that contributors in our movement who translate pages and strings can translate them and have the sites in all languages. Read more about the team and their upcoming work on [https://diff.wikimedia.org/2024/07/17/building-towards-a-robust-multilingual-knowledge-ecosystem-for-the-wikimedia-movement/ Diff]. * How can Wikimedia build innovative and experimental products while maintaining such heavily used websites? A recent [https://diff.wikimedia.org/2024/07/09/on-the-value-of-experimentation/ blog post] by WMF staff Johan Jönsson highlights the work of the [[m:Future Audiences#Objectives and Key Results|WMF Future Audience initiative]], where the goal is not to build polished products but test out new ideas, such as a [[m:Future_Audiences/Experiments: conversational/generative AI|ChatGPT plugin]] and [[m:Future_Audiences/Experiment:Add a Fact|Add a Fact]], to help take Wikimedia into the future. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/30|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' You can also get other news from the [[m:Special:MyLanguage/Wikimedia Foundation Bulletin|Wikimedia Foundation Bulletin]]. </div><section end="technews-2024-W30"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:04, 23 ജൂലൈ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27142915 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-31</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W31"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/31|Translations]] are available. '''Feature news''' * Editors using the Visual Editor in languages that use non-Latin characters for numbers, such as Hindi, Manipuri and Eastern Arabic, may notice some changes in the formatting of reference numbers. This is a side effect of preparing a new sub-referencing feature, and will also allow fixing some general numbering issues in Visual Editor. If you notice any related problems on your wiki, please share details at the [[m:Talk:WMDE Technical Wishes/Sub-referencing|project talkpage]]. '''Bugs status''' * Some logged-in editors were briefly unable to edit or load pages last week. [[phab:T370304|These errors]] were mainly due to the addition of new [[mw:Special:MyLanguage/Help:Extension:Linter|linter]] rules which led to caching problems. Fixes have been applied and investigations are continuing. * Editors can use the [[mw:Special:MyLanguage/Trust and Safety Product/IP Info|IP Information tool]] to get information about IP addresses. This tool is available as a Beta Feature in your preferences. The tool was not available for a few days last week, but is now working again. Thank you to Shizhao for filing the bug report. You can read about that, and [[m:Tech/News/Recently resolved community tasks#2024-07-25|28 other community-submitted tasks]] that were resolved last week. '''Project updates''' * There are new features and improvements to Phabricator from the Release Engineering and Collaboration Services teams, and some volunteers, including: the search systems, the new task creation system, the login systems, the translation setup which has resulted in support for more languages (thanks to Pppery), and fixes for many edge-case errors. You can [[phab:phame/post/view/316/iterative_improvements/|read details about these and other improvements in this summary]]. * There is an [[mw:Special:MyLanguage/Extension:Chart/Project/Updates|update on the Charts project]]. The team has decided which visualization library to use, which chart types to start focusing on, and where to store chart definitions. * One new wiki has been created: a {{int:project-localized-name-group-wikivoyage}} in [[d:Q9056|Czech]] ([[voy:cs:|<code>voy:cs:</code>]]) [https://phabricator.wikimedia.org/T370905] '''Learn more''' * There is a [[diffblog:2024/07/26/the-journey-to-open-our-first-data-center-in-south-america/|new Wikimedia Foundation data center]] in São Paulo, Brazil which helps to reduce load times. * There is new [[diffblog:2024/07/22/the-perplexing-process-of-uploading-images-to-wikipedia/|user research]] on problems with the process of uploading images. * Commons Impact Metrics are [[diffblog:2024/07/19/commons-impact-metrics-now-available-via-data-dumps-and-api/|now available]] via data dumps and API. * The latest quarterly [[mw:Technical Community Newsletter/2024/July|Technical Community Newsletter]] is now available. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/31|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W31"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:10, 29 ജൂലൈ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27164109 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-32</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W32"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/32|Translations]] are available. '''Feature news''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Two new parser functions will be available this week: <code><nowiki>{{</nowiki>[[mw:Special:MyLanguage/Help:Magic_words#dir|#dir]]<nowiki>}}</nowiki></code> and <code><nowiki>{{</nowiki>[[mw:Special:MyLanguage/Help:Magic_words#bcp47|#bcp47]]<nowiki>}}</nowiki></code>. These will reduce the need for <code>Template:Dir</code> and <code>Template:BCP47</code> on Commons and allow us to [[phab:T343131|drop 100 million rows]] from the "what links here" database. Editors at any wiki that use these templates, can help by replacing the templates with these new functions. The templates at Commons will be updated during the Hackathon at Wikimania. [https://phabricator.wikimedia.org/T359761][https://phabricator.wikimedia.org/T366623] * Communities can request the activation of the visual editor on entire namespaces where discussions sometimes happen (for instance ''Wikipedia:'' or ''Wikisource:'' namespaces) if they understand the [[mw:Special:MyLanguage/Help:VisualEditor/FAQ#WPNS|known limitations]]. For discussions, users can already use [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]] in these namespaces. * The tracking category "Pages using Timeline" has been renamed to "Pages using the EasyTimeline extension" [https://translatewiki.net/wiki/Special:Translations?message=MediaWiki%3ATimeline-tracking-category&namespace=8 in TranslateWiki]. Wikis that have created the category locally should rename their local creation to match. '''Project updates''' * Editors who help to organize WikiProjects and similar on-wiki collaborations, are invited to share ideas and examples of successful collaborations with the Campaigns and Programs teams. You can fill out [[m:Special:MyLanguage/Campaigns/WikiProjects|a brief survey]] or share your thoughts [[m:Talk:Campaigns/WikiProjects|on the talkpage]]. The teams are particularly looking for details about successful collaborations on non-English wikis. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] The new parser is being rolled out on {{int:project-localized-name-group-wikivoyage}} wikis over the next few months. The {{int:project-localized-name-enwikivoyage}} and {{int:project-localized-name-hewikivoyage}} were [[phab:T365367|switched]] to Parsoid last week. For more information, see [[mw:Parsoid/Parser_Unification|Parsoid/Parser Unification]]. '''Learn more''' * There will be more than 200 sessions at Wikimania this week. Here is a summary of some of the [[diffblog:2024/08/05/interested-in-product-and-tech-here-are-some-wikimania-sessions-you-dont-want-to-miss/|key sessions related to the product and technology area]]. * The latest [[m:Special:MyLanguage/Wikimedia Foundation Bulletin/2024/07-02|Wikimedia Foundation Bulletin]] is available. * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2024/July|Language and Internationalization newsletter]] is available. It includes: New design previews for Translatable pages; Updates about MinT for Wiki Readers; the release of Translation dumps; and more. * The latest quarterly [[mw:Special:MyLanguage/Growth/Newsletters/31|Growth newsletter]] is available. * The latest monthly [[mw:Special:MyLanguage/MediaWiki Product Insights/Reports/July 2024|MediaWiki Product Insights newsletter]] is available. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/32|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W32"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:43, 5 ഓഗസ്റ്റ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27233905 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr" class="mw-content-ltr">Tech News: 2024-33</span> == <div lang="en" dir="ltr" class="mw-content-ltr"> <section begin="technews-2024-W33"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/33|Translations]] are available. '''Feature news''' * [[mw:Special:MyLanguage/Extension:AbuseFilter|AbuseFilter]] editors and maintainers can now [[mw:Special:MyLanguage/Extension:AbuseFilter/Actions#Show a CAPTCHA|make a CAPTCHA show if a filter matches an edit]]. This allows communities to quickly respond to spamming by automated bots. [https://phabricator.wikimedia.org/T20110] * [[m:Special:MyLanguage/Stewards|Stewards]] can now specify if global blocks should prevent account creation. Before [[phab:T17273|this change]] by the [[mw:Special:MyLanguage/Trust and Safety Product|Trust and Safety Product]] Team, all global blocks would prevent account creation. This will allow stewards to reduce the unintended side-effects of global blocks on IP addresses. '''Project updates''' * [[wikitech:Help talk:Toolforge/Toolforge standards committee#August_2024_committee_nominations|Nominations are open on Wikitech]] for new members to refresh the [[wikitech:Help:Toolforge/Toolforge standards committee|Toolforge standards committee]]. The committee oversees the Toolforge [[wikitech:Help:Toolforge/Right to fork policy|Right to fork policy]] and [[wikitech:Help:Toolforge/Abandoned tool policy|Abandoned tool policy]] among other duties. Nominations will remain open until at least 2024-08-26. * One new wiki has been created: a {{int:project-localized-name-group-wikipedia}} in [[d:Q2880037|West Coast Bajau]] ([[w:bdr:|<code>w:bdr:</code>]]) [https://phabricator.wikimedia.org/T371757] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/33|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W33"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:21, 12 ഓഗസ്റ്റ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27253654 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-34</span> == <div lang="en" dir="ltr"> <section begin="technews-2024-W34"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/34|Translations]] are available. '''Feature news''' * Editors who want to re-use references but with different details such as page numbers, will be able to do so by the end of 2024, using a new [[m:Special:MyLanguage/WMDE Technical Wishes/Sub-referencing#Sub-referencing in a nutshell|sub-referencing]] feature. You can read more [[m:Special:MyLanguage/WMDE Technical Wishes/Sub-referencing|about the project]] and [[m:Special:MyLanguage/WMDE Technical Wishes/Sub-referencing#Test|how to test the prototype]]. * Editors using tracking categories to identify which pages use specific extensions may notice that six of the categories have been renamed to make them more easily understood and consistent. These categories are automatically added to pages that use specialized MediaWiki extensions. The affected names are for: [https://translatewiki.net/wiki/Special:Translations?message=MediaWiki%3Aintersection-category&namespace=8 DynamicPageList], [https://translatewiki.net/wiki/Special:Translations?message=MediaWiki%3Akartographer-tracking-category&namespace=8 Kartographer], [https://translatewiki.net/wiki/Special:Translations?message=MediaWiki%3Aphonos-tracking-category&namespace=8 Phonos], [https://translatewiki.net/wiki/Special:Translations?message=MediaWiki%3Arss-tracking-category&namespace=8 RSS], [https://translatewiki.net/wiki/Special:Translations?message=MediaWiki%3Ascore-use-category&namespace=8 Score], [https://translatewiki.net/wiki/Special:Translations?message=MediaWiki%3Awikihiero-usage-tracking-category&namespace=8 WikiHiero]. Wikis that have created the category locally should rename their local creation to match. Thanks to Pppery for these improvements. [https://phabricator.wikimedia.org/T347324] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Technical volunteers who edit modules and want to get a list of the categories used on a page, can now do so using the <code><bdi lang="zxx" dir="ltr">categories</bdi></code> property of <code><bdi lang="zxx" dir="ltr">[[mediawikiwiki:Special:MyLanguage/Extension:Scribunto/Lua reference manual#Title objects|mw.title objects]]</bdi></code>. This enables wikis to configure workflows such as category-specific edit notices. Thanks to SD001 for these improvements. [https://phabricator.wikimedia.org/T50175][https://phabricator.wikimedia.org/T85372] '''Bugs status''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Your help is needed to check if any pages need to be moved or deleted. A maintenance script was run to clean up unreachable pages (due to Unicode issues or introduction of new namespaces/namespace aliases). The script tried to find appropriate names for the pages (e.g. by following the Unicode changes or by moving pages whose titles on Wikipedia start with <code>Talk:WP:</code> so that their titles start with <code>Wikipedia talk:</code>), but it may have failed for some pages, and moved them to <bdi lang="zxx" dir="ltr">[[Special:PrefixIndex/T195546/]]</bdi> instead. Your community should check if any pages are listed there, and move them to the correct titles, or delete them if they are no longer needed. A full log (including pages for which appropriate names could be found) is available in [[phab:P67388]]. * Editors who volunteer as [[mw:Special:MyLanguage/Help:Growth/Mentorship|mentors]] to newcomers on their wiki are once again able to access lists of potential mentees who they can connect with to offer help and guidance. This functionality was restored thanks to [[phab:T372164|a bug fix]]. Thank you to Mbch331 for filing the bug report. You can read about that, and 18 other community-submitted tasks that were [[m:Tech/News/Recently resolved community tasks|resolved last week]]. '''Project updates''' * The application deadline for the [[m:Special:MyLanguage/Product and Technology Advisory Council/Proposal|Product & Technology Advisory Council]] (PTAC) has been extended to September 16. Members will help by providing advice to Foundation Product and Technology leadership on short and long term plans, on complex strategic problems, and help to get feedback from more contributors and technical communities. Selected members should expect to spend roughly 5 hours per month for the Council, during the one year pilot. Please consider applying, and spread the word to volunteers you think would make a positive contribution to the committee. '''Learn more''' * The [[m:Special:MyLanguage/Coolest Tool Award#2024 Winners|2024 Coolest Tool Awards]] were awarded at Wikimania, in seven categories. For example, one award went to the ISA Tool, used for adding structured data to files on Commons, which was recently improved during the [[m:Event:Wiki Mentor Africa ISA Hackathon 2024|Wiki Mentor Africa Hackathon]]. You can see video demonstrations of each tool at the awards page. Congratulations to this year's recipients, and thank you to all tool creators and maintainers. * The latest [[m:Special:MyLanguage/Wikimedia Foundation Bulletin/2024/08-01|Wikimedia Foundation Bulletin]] is available, and includes some highlights from Wikimania, an upcoming Language community meeting, and other news from the movement. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/34|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W34"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:53, 20 ഓഗസ്റ്റ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27307284 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-35</span> == <div lang="en" dir="ltr"> <section begin="technews-2024-W35"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/35|Translations]] are available. '''Feature news''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Administrators can now test the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] feature on test2wiki. This was done to allow cross-wiki testing of temporary accounts, for when temporary accounts switch between projects. The feature was enabled on testwiki a few weeks ago. No further temporary account deployments are scheduled yet. Temporary Accounts is a project to create a new type of user account that replaces IP addresses of unregistered editors which are no longer made public. Please [[mw:Talk:Trust and Safety Product/Temporary Accounts|share your opinions and questions on the project talk page]]. * Later this week, editors at wikis that use [[mw:Special:MyLanguage/Extension:FlaggedRevs|FlaggedRevs]] (also known as "Pending Changes") may notice that the indicators at the top of articles have changed. This change makes the system more consistent with the rest of the MediaWiki interface. [https://phabricator.wikimedia.org/T191156] '''Bugs status''' * Editors who use the 2010 wikitext editor, and use the Character Insert buttons, will [[phab:T361465|no longer]] experience problems with the buttons adding content into the edit-summary instead of the edit-window. You can read more about that, and 26 other community-submitted tasks that were [[m:Tech/News/Recently resolved community tasks|resolved last week]]. '''Project updates''' * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] Please review and vote on [[m:Special:MyLanguage/Community Wishlist/Focus areas|Focus Areas]], which are groups of wishes that share a problem. Focus Areas were created for the newly reopened Community Wishlist, which is now open year-round for submissions. The first batch of focus areas are specific to moderator workflows, around welcoming newcomers, minimizing repetitive tasks, and prioritizing tasks. Once volunteers have reviewed and voted on focus areas, the Foundation will then review and select focus areas for prioritization. * Do you have a project and are willing to provide a three (3) month mentorship for an intern? [[mw:Special:MyLanguage/Outreachy|Outreachy]] is a twice a year program for people to participate in a paid internship that will start in December 2024 and end in early March 2025, and they need mentors and projects to work on. Projects can be focused on coding or non-coding (design, documentation, translation, research). See the Outreachy page for more details, and a list of past projects since 2013. '''Learn more''' * If you're curious about the product and technology improvements made by the Wikimedia Foundation last year, read [[diffblog:2024/08/21/wikimedia-foundation-product-technology-improving-the-user-experience/|this recent highlights summary on Diff]]. * To learn more about the technology behind the Wikimedia projects, you can now watch sessions from the technology track at Wikimania 2024 on Commons. This week, check out: ** [[c:File:Wikimania 2024 - Ohrid - Day 2 - Community Configuration - Shaping On-Wiki Functionality Together.webm|Community Configuration - Shaping On-Wiki Functionality Together]] (55 mins) - about the [[mw:Special:MyLanguage/Community Configuration|Community Configuration]] project. ** [[c:File:Wikimania 2024 - Belgrade - Day 1 - Future of MediaWiki. A sustainable platform to support a collaborative user base and billions of page views.webm|Future of MediaWiki. A sustainable platform to support a collaborative user base and billions of page views]] (30 mins) - an overview for both technical and non technical audiences, covering some of the challenges and open questions, related to the [[mw:MediaWiki Product Insights|platform evolution, stewardship and developer experiences]] research. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/35|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W35"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:32, 26 ഓഗസ്റ്റ് 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27341211 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-36</span> == <div lang="en" dir="ltr"> <section begin="technews-2024-W36"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/36|Translations]] are available. '''Weekly highlight''' * Editors and volunteer developers interested in data visualisation can now test the new software for charts. Its early version is available on beta Commons and beta Wikipedia. This is an important milestone before making charts available on regular wikis. You can [[mw:Special:MyLanguage/Extension:Chart/Project/Updates|read more about this project update]] and help to test the charts. '''Feature news''' * Editors who use the [[{{#special:Unusedtemplates}}]] page can now filter out pages which are expected to be there permanently, such as sandboxes, test-cases, and templates that are always substituted. Editors can add the new magic word [[mw:Special:MyLanguage/Help:Magic words#EXPECTUNUSEDTEMPLATE|<code dir="ltr"><nowiki>__EXPECTUNUSEDTEMPLATE__</nowiki></code>]] to a template page to hide it from the listing. Thanks to Sophivorus and DannyS712 for these improvements. [https://phabricator.wikimedia.org/T184633] * Editors who use the New Topic tool on discussion pages, will [[phab:T334163|now be reminded]] to add a section header, which should help reduce the quantity of newcomers who add sections without a header. You can read more about that, and {{formatnum:28}} other community-submitted tasks that were [[m:Tech/News/Recently resolved community tasks|resolved last week]]. * Last week, some Toolforge tools had occasional connection problems. The cause is still being investigated, but the problems have been resolved for now. [https://phabricator.wikimedia.org/T373243] * Translation administrators at multilingual wikis, when editing multiple translation units, can now easily mark which changes require updates to the translation. This is possible with the [[phab:T298852#10087288|new dropdown menu]]. '''Project updates''' * A new draft text of a policy discussing the use of Wikimedia's APIs [[m:Special:MyLanguage/API Policy Update 2024|has been published on Meta-Wiki]]. The draft text does not reflect a change in policy around the APIs; instead, it is an attempt to codify existing API rules. Comments, questions, and suggestions are welcome on [[m:Talk:API Policy Update 2024|the proposed update’s talk page]] until September 13 or until those discussions have concluded. '''Learn more''' * To learn more about the technology behind the Wikimedia projects, you can now watch sessions from the technology track at Wikimania 2024 on Commons. This week, check out: ** [[c:File:Wikimania 2024 - Ohrid - Day 2 - Charts, the successor of Graphs - A secure and extensible tool for data visualization.webm|Charts, the successor of Graphs - A secure and extensible tool for data visualization]] (25 mins) – about the above-mentioned Charts project. ** [[c:File:Wikimania 2024 - Ohrid - Day 3 - State of Language Technology and Onboarding at Wikimedia.webm|State of Language Technology and Onboarding at Wikimedia]] (90 mins) – about some of the language tools that support Wikimedia sites, such as [[mw:Special:MyLanguage/Content translation|Content]]/[[mw:Special:MyLanguage/Content translation/Section translation|Section Translation]], [[mw:Special:MyLanguage/MinT|MinT]], and LanguageConverter; also the current state and future of languages onboarding. [https://phabricator.wikimedia.org/T368772] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/36|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W36"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:06, 3 സെപ്റ്റംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27390268 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-37</span> == <div lang="en" dir="ltr"> <section begin="technews-2024-W37"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/37|Translations]] are available. '''Feature news''' * Starting this week, the standard [[mw:Special:MyLanguage/Extension:CodeMirror|syntax highlighter]] will receive new colors that make them compatible in dark mode. This is the first of many changes to come as part of a major upgrade to syntax highlighting. You can learn more about what's to come on the [[mw:Special:MyLanguage/Help:Extension:CodeMirror|help page]]. [https://phabricator.wikimedia.org/T365311][https://phabricator.wikimedia.org/T259059] * Editors of wikis using Wikidata will now be notified of only relevant Wikidata changes in their watchlist. This is because the Lua functions <bdi lang="zxx" dir="ltr"><code>entity:getSitelink()</code></bdi> and <bdi lang="zxx" dir="ltr"><code>mw.wikibase.getSitelink(qid)</code></bdi> will have their logic unified for tracking different aspects of sitelinks to reduce junk notifications from [[m:Wikidata For Wikimedia Projects/Projects/Watchlist Wikidata Sitelinks Tracking|inconsistent sitelinks tracking]]. [https://phabricator.wikimedia.org/T295356] '''Project updates''' * Users of all Wikis will have access to Wikimedia sites as read-only for a few minutes on September 25, starting at 15:00 UTC. This is a planned datacenter switchover for maintenance purposes. More information will be published in Tech News and will also be posted on individual wikis in the coming weeks. [https://phabricator.wikimedia.org/T370962] * Contributors of [[phab:T363538#10123348|11 Wikipedias]], including English will have a new <bdi lang="zxx" dir="ltr"><code>MOS</code></bdi> namespace added to their Wikipedias. This improvement ensures that links beginning with <bdi lang="zxx" dir="ltr"><code>MOS:</code></bdi> (usually shortcuts to the [[w:en:Wikipedia:Manual of Style|Manual of Style]]) are not broken by [[w:en:Mooré|Mooré]] Wikipedia (language code <bdi lang="zxx" dir="ltr"><code>mos</code></bdi>). [https://phabricator.wikimedia.org/T363538] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/37|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W37"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:52, 9 സെപ്റ്റംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27424457 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-38</span> == <div lang="en" dir="ltr"> <section begin="technews-2024-W38"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/38|Translations]] are available. '''Improvements and Maintenance''' * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] Editors interested in templates can help by reading the latest Wishlist focus area, [[m:Special:MyLanguage/Community Wishlist/Focus areas/Template recall and discovery|Template recall and discovery]], and share your feedback on the talkpage. This input helps the Community Tech team to decide the right technical approach to build. Everyone is also encouraged to continue adding [[m:Special:MyLanguage/Community Wishlist|new wishes]]. * The new automated [[{{#special:NamespaceInfo}}]] page helps editors understand which [[mw:Special:MyLanguage/Help:Namespaces|namespaces]] exist on each wiki, and some details about how they are configured. Thanks to DannyS712 for these improvements. [https://phabricator.wikimedia.org/T263513] * [[mw:Special:MyLanguage/Help:Edit check#Reference check|References Check]] is a feature that encourages editors to add a citation when they add a new paragraph to a Wikipedia article. For a short time, the corresponding tag "Edit Check (references) activated" was erroneously being applied to some edits outside of the main namespace. This has been fixed. [https://phabricator.wikimedia.org/T373692] * It is now possible for a wiki community to change the order in which a page’s categories are displayed on their wiki. By default, categories are displayed in the order they appear in the wikitext. Now, wikis with a consensus to do so can [[m:Special:MyLanguage/Requesting wiki configuration changes|request]] a configuration change to display them in alphabetical order. [https://phabricator.wikimedia.org/T373480] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Tool authors can now access ToolsDB's [[wikitech:Portal:Data Services#ToolsDB|public databases]] from both [[m:Special:MyLanguage/Research:Quarry|Quarry]] and [[wikitech:Superset|Superset]]. Those databases have always been accessible to every [[wikitech:Portal:Toolforge|Toolforge]] user, but they are now more broadly accessible, as Quarry can be accessed by anyone with a Wikimedia account. In addition, Quarry's internal database can now be [[m:Special:MyLanguage/Research:Quarry#Querying Quarry's own database|queried from Quarry itself]]. This database contains information about all queries that are being run and starred by users in Quarry. This information was already public through the web interface, but you can now query it using SQL. You can read more about that, and {{formatnum:20}} other community-submitted tasks that were [[m:Tech/News/Recently resolved community tasks|resolved last week]]. * Any pages or tools that still use the very old CSS classes <bdi lang="zxx" dir="ltr"><code>mw-message-box</code></bdi> need to be updated. These old classes will be removed next week or soon afterwards. Editors can use a [https://global-search.toolforge.org/?q=mw-message-box&regex=1&namespaces=&title= global-search] to determine what needs to be changed. It is possible to use the newer <bdi lang="zxx" dir="ltr"><code>cdx-message</code></bdi> group of classes as a replacement (see [https://doc.wikimedia.org/codex/latest/components/demos/message.html#css-only-version the relevant Codex documentation], and [https://meta.wikimedia.org/w/index.php?title=Tech/Header&diff=prev&oldid=27449042 an example update]), but using locally defined onwiki classes would be best. [https://phabricator.wikimedia.org/T374499] '''Technical project updates''' * Next week, all Wikimedia wikis will be read-only for a few minutes. This will start on September 25 at [https://zonestamp.toolforge.org/1727276400 15:00 UTC]. This is a planned datacenter switchover for maintenance purposes. [[m:Special:MyLanguage/Tech/Server switch|This maintenance process also targets other services.]] The previous switchover took 3 minutes, and the Site Reliability Engineering teams use many tools to make sure that this essential maintenance work happens as quickly as possible. [https://phabricator.wikimedia.org/T370962] '''Tech in depth''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] The latest monthly [[mw:Special:MyLanguage/MediaWiki Product Insights/Reports/August 2024|MediaWiki Product Insights newsletter]] is available. This edition includes details about: research about [[mw:Special:MyLanguage/Manual:Hooks|hook]] handlers to help simplify development, research about performance improvements, work to improve the REST API for end-users, and more. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] To learn more about the technology behind the Wikimedia projects, you can now watch sessions from the technology track at Wikimania 2024 on Commons. This week, check out: ** [[c:File:Wikimania 2024 - Auditorium Kyiv - Day 4 - Hackathon Showcase.webm|Hackathon Showcase]] (45 mins) - 19 short presentations by some of the Hackathon participants, describing some of the projects they worked on, such as automated testing of maintenance scripts, a video-cutting command line tool, and interface improvements for various tools. There are [[phab:T369234|more details and links available]] in the Phabricator task. ** [[c:File:Co-Creating a Sustainable Future for the Toolforge Ecosystem.webm|Co-Creating a Sustainable Future for the Toolforge Ecosystem]] (40 mins) - a roundtable discussion for tool-maintainers, users, and supporters of Toolforge about how to make the platform sustainable and how to evaluate the tools available there. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/38|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W38"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:02, 17 സെപ്റ്റംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27460876 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-39</span> == <div lang="en" dir="ltr"> <section begin="technews-2024-W39"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/39|Translations]] are available. '''Weekly highlight''' * All wikis will be [[m:Special:MyLanguage/Tech/Server switch|read-only]] for a few minutes on Wednesday September 25 at [https://zonestamp.toolforge.org/1727276400 15:00 UTC]. Reading the wikis will not be interrupted, but editing will be paused. These twice-yearly processes allow WMF's site reliability engineering teams to remain prepared to keep the wikis functioning even in the event of a major interruption to one of our data centers. '''Updates for editors''' [[File:Add alt text from a halfsheet, with the article behind.png|thumb|A screenshot of the interface for the Alt Text suggested-edit feature]] * Editors who use the iOS Wikipedia app in Spanish, Portuguese, French, or Chinese, may see the [[mw:Special:MyLanguage/Wikimedia Apps/iOS Suggested edits project/Alt Text Experiment|Alt Text suggested-edit experiment]] after editing an article, or completing a suggested edit using "[[mw:Special:MyLanguage/Wikimedia Apps/iOS Suggested edits project#Hypothesis 2 Add an Image Suggested Edit|Add an image]]". Alt-text helps people with visual impairments to read Wikipedia articles. The team aims to learn if adding alt-text to images is a task that editors can be successful with. Please share any feedback on [[mw:Talk:Wikimedia Apps/iOS Suggested edits project/Alt Text Experiment|the discussion page]]. * The Codex color palette has been updated with new and revised colors for the MediaWiki user interfaces. The [[mw:Special:MyLanguage/Design System Team/Color/Design documentation#Updates|most noticeable changes]] for editors include updates for: dark mode colors for Links and for quiet Buttons (progressive and destructive), visited Link colors for both light and dark modes, and background colors for system-messages in both light and dark modes. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] It is now possible to include clickable wikilinks and external links inside code blocks. This includes links that are used within <code><nowiki><syntaxhighlight></nowiki></code> tags and on code pages (JavaScript, CSS, Scribunto and Sanitized CSS). Uses of template syntax <code><nowiki>{{…}}</nowiki></code> are also linked to the template page. Thanks to SD0001 for these improvements. [https://phabricator.wikimedia.org/T368166] * Two bugs were fixed in the [[m:Special:MyLanguage/Account vanishing|GlobalVanishRequest]] system by improving the logging and by removing an incorrect placeholder message. [https://phabricator.wikimedia.org/T370595][https://phabricator.wikimedia.org/T372223] * View all {{formatnum:25}} community-submitted {{PLURAL:25|task|tasks}} that were [[m:Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] From [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]]: ** The API now enables 5,000 on-demand API requests per month and twice-monthly HTML snapshots freely (gratis and libre). More information on the updates and also improvements to the software development kits (SDK) are explained on [https://enterprise.wikimedia.com/blog/enhanced-free-api/ the project's blog post]. While Wikimedia Enterprise APIs are designed for high-volume commercial reusers, this change enables many more community use-cases to be built on the service too. ** The Snapshot API (html dumps) have added beta Structured Contents endpoints ([https://enterprise.wikimedia.com/blog/structured-contents-snapshot-api/ blog post on that]) as well as released two beta datasets (English and French Wikipedia) from that endpoint to Hugging Face for public use and feedback ([https://enterprise.wikimedia.com/blog/hugging-face-dataset/ blog post on that]). These pre-parsed data sets enable new options for researchers, developers, and data scientists to use and study the content. '''In depth''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] The Wikidata Query Service (WDQS) is used to get answers to questions using the Wikidata data set. As Wikidata grows, we had to make a major architectural change so that WDQS could remain performant. As part of the [[d:Special:MyLanguage/Wikidata:SPARQL query service/WDQS graph split|WDQS Graph Split project]], we have new SPARQL endpoints available for serving the "[https://query-scholarly.wikidata.org scholarly]" and "[https://query-main.wikidata.org main]" subgraphs of Wikidata. The [http://query.wikidata.org query.wikidata.org endpoint] will continue to serve the full Wikidata graph until March 2025. After this date, it will only serve the main graph. For more information, please see [[d:Special:MyLanguage/Wikidata:SPARQL query service/WDQS backend update/September 2024 scaling update|the announcement on Wikidata]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/39|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W39"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:36, 23 സെപ്റ്റംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27493779 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-40</span> == <div lang="en" dir="ltr"> <section begin="technews-2024-W40"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/40|Translations]] are available. '''Updates for editors''' * Readers of [[phab:T375401|42 more wikis]] can now use Dark Mode. If the option is not yet available for logged-out users of your wiki, this is likely because many templates do not yet display well in Dark Mode. Please use the [https://night-mode-checker.wmcloud.org/ night-mode-checker tool] if you are interested in helping to reduce the number of issues. The [[mw:Special:MyLanguage/Recommendations for night mode compatibility on Wikimedia wikis|recommendations page]] provides guidance on this. Dark Mode is enabled on additional wikis once per month. * Editors using the 2010 wikitext editor as their default can access features from the 2017 wikitext editor by adding <code dir=ltr>?veaction=editsource</code> to the URL. If you would like to enable the 2017 wikitext editor as your default, it can be set in [[Special:Preferences#mw-input-wpvisualeditor-newwikitext|your preferences]]. [https://phabricator.wikimedia.org/T239796] * For logged-out readers using the Vector 2022 skin, the "donate" link has been moved from a collapsible menu next to the content area into a more prominent top menu, next to "Create an account". This restores the link to the level of prominence it had in the Vector 2010 skin. [[mw:Readers/2024 Reader and Donor Experiences#Donor Experiences (Key Result WE 3.2 and the related hypotheses)|Learn more]] about the changes related to donor experiences. [https://phabricator.wikimedia.org/T373585] * The CampaignEvents extension provides tools for organizers to more easily manage events, communicate with participants, and promote their events on the wikis. The extension has been [[m:Special:MyLanguage/CampaignEvents/Deployment status|enabled]] on Arabic Wikipedia, Igbo Wikipedia, Swahili Wikipedia, and Meta-Wiki. [[w:zh:Wikipedia:互助客栈/其他#引進CampaignEvents擴充功能|Chinese Wikipedia has decided]] to enable the extension, and discussions on the extension are in progress [[w:es:Wikipedia:Votaciones/2024/Sobre la política de Organizadores de Eventos|on Spanish Wikipedia]] and [[d:Wikidata:Project chat#Enabling the CampaignEvents Extention on Wikidata|on Wikidata]]. To learn how to enable the extension on your wiki, you can visit [[m:Special:MyLanguage/CampaignEvents|the CampaignEvents page on Meta-Wiki]]. * View all {{formatnum:22}} community-submitted {{PLURAL:22|task|tasks}} that were [[m:Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Developers with an account on Wikitech-wiki should [[wikitech:Wikitech/SUL-migration|check if any action is required]] for their accounts. The wiki is being changed to use the single-user-login (SUL) system, and other configuration changes. This change will help reduce the overall complexity for the weekly software updates across all our wikis. '''In depth''' * The [[m:Special:MyLanguage/Tech/Server switch|server switch]] was completed successfully last week with a read-only time of [[wikitech:Switch Datacenter#Past Switches|only 2 minutes 46 seconds]]. This periodic process makes sure that engineers can switch data centers and keep all of the wikis available for readers, even if there are major technical issues. It also gives engineers a chance to do maintenance and upgrades on systems that normally run 24 hours a day, and often helps to reveal weaknesses in the infrastructure. The process involves dozens of software services and hundreds of hardware servers, and requires multiple teams working together. Work over the past few years has reduced the time from 17 minutes down to 2–3 minutes. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/66ZW7B2MG63AESQVTXDIFQBDBS766JGW/] '''Meetings and events''' * October 4–6: [[m:Special:MyLanguage/WikiIndaba conference 2024|WikiIndaba Conference's Hackathon]] in Johannesburg, South Africa * November 4–6: [[mw:Special:MyLanguage/MediaWiki Users and Developers Conference Fall 2024|MediaWiki Users and Developers Conference Fall 2024]] in Vienna, Austria '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/40|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W40"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:19, 30 സെപ്റ്റംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27530062 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-41</span> == <div lang="en" dir="ltr"> <section begin="technews-2024-W41"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/41|Translations]] are available. '''Weekly highlight''' * Communities can now request installation of [[mw:Special:MyLanguage/Moderator Tools/Automoderator|Automoderator]] on their wiki. Automoderator is an automated anti-vandalism tool that reverts bad edits based on scores from the new "Revert Risk" machine learning model. You can [[mw:Special:MyLanguage/Extension:AutoModerator/Deploying|read details about the necessary steps]] for installation and configuration. [https://phabricator.wikimedia.org/T336934] '''Updates for editors''' * Translators in wikis where [[mw:Special:MyLanguage/Content translation/Section translation#Try the tool|the mobile experience of Content Translation is available]], can now customize their articles suggestion list from 41 filtering options when using the tool. This topic-based article suggestion feature makes it easy for translators to self-discover relevant articles based on their area of interest and translate them. You can [https://test.wikipedia.org/w/index.php?title=Special:ContentTranslation&active-list=suggestions try it with your mobile device]. [https://phabricator.wikimedia.org/T368422] * View all {{formatnum:12}} community-submitted {{PLURAL:12|task|tasks}} that were [[m:Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * It is now possible for <bdi lang="zxx" dir="ltr"><code><nowiki><syntaxhighlight></nowiki></code></bdi> code blocks to offer readers a "Copy" button if the <bdi lang="zxx" dir="ltr"><code><nowiki>copy=1</nowiki></code></bdi> attribute is [[mw:Special:MyLanguage/Extension:SyntaxHighlight#copy|set on the tag]]. Thanks to SD0001 for these improvements. [https://phabricator.wikimedia.org/T40932] * Customized copyright footer messages on all wikis will be updated. The new versions will use wikitext markup instead of requiring editing raw HTML. [https://phabricator.wikimedia.org/T375789] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Later this month, [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] will be rolled out on several pilot wikis. The final list of the wikis will be published in the second half of the month. If you maintain any tools, bots, or gadgets on [[phab:T376499|these 11 wikis]], and your software is using data about IP addresses or is available for logged-out users, please check if it needs to be updated to work with temporary accounts. [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/For developers|Guidance on how to update the code is available]]. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Rate limiting has been enabled for the code review tools [[Wikitech:Gerrit|Gerrit]] and [[Wikitech:GitLab|GitLab]] to address ongoing issues caused by malicious traffic and scraping. Clients that open too many concurrent connections will be restricted for a few minutes. This rate limiting is managed through [[Wikitech:nftables|nftables]] firewall rules. For more details, see Wikitech's pages on [[Wikitech:Firewall#Throttling with nftables|Firewall]], [[Wikitech:GitLab/Abuse and rate limiting|GitLab limits]] and [[Wikitech:Gerrit/Operations#Throttling IPs|Gerrit operations]]. * Five new wikis have been created: ** a {{int:project-localized-name-group-wikipedia}} in [[d:Q49224|Komering]] ([[w:kge:|<code>w:kge:</code>]]) [https://phabricator.wikimedia.org/T374813] ** a {{int:project-localized-name-group-wikipedia}} in [[d:Q36096|Mooré]] ([[m:mos:|<code>m:mos:</code>]]) [https://phabricator.wikimedia.org/T374641] ** a {{int:project-localized-name-group-wiktionary}} in [[d:Q36213|Madurese]] ([[wikt:mad:|<code>wikt:mad:</code>]]) [https://phabricator.wikimedia.org/T374968] ** a {{int:project-localized-name-group-wikiquote}} in [[d:Q2501174|Gorontalo]] ([[q:gor:|<code>q:gor:</code>]]) [https://phabricator.wikimedia.org/T375088] ** a {{int:project-localized-name-group-wikinews}} in [[d:Q56482|Shan]] ([[n:shn:|<code>n:shn:</code>]]) [https://phabricator.wikimedia.org/T375430] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/41|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W41"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:42, 7 ഒക്ടോബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27557422 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-42</span> == <div lang="en" dir="ltr"> <section begin="technews-2024-W42"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/42|Translations]] are available. '''Updates for editors''' * The Structured Discussion extension (also known as Flow) is starting to be removed. This extension is unmaintained and causes issues. It will be replaced by [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]], which is used on any regular talk page. [[mw:Special:MyLanguage/Structured Discussions/Deprecation#Deprecation timeline|A first set of wikis]] are being contacted. These wikis are invited to stop using Flow, and to move all Flow boards to sub-pages, as archives. At these wikis, a script will move all Flow pages that aren't a sub-page to a sub-page automatically, starting on 22 October 2024. On 28 October 2024, all Flow boards at these wikis will be set in read-only mode. [https://www.mediawiki.org/wiki/Structured_Discussions/Deprecation][https://phabricator.wikimedia.org/T370722] * WMF's Search Platform team is working on making it easier for readers to perform text searches in their language. A [[phab:T332342|change last week]] on over 30 languages makes it easier to find words with accents and other diacritics. This applies to both full-text search and to types of advanced search such as the <bdi lang="en" dir="ltr">''hastemplate''</bdi> and <bdi lang="en" dir="ltr">''incategory''</bdi> keywords. More technical details (including a few other minor search upgrades) are available. [https://www.mediawiki.org/wiki/User:TJones_%28WMF%29/Notes/Language_Analyzer_Harmonization_Notes#ASCII-folding/ICU-folding_%28T332342%29] * View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Tech/News/Recently resolved community tasks|resolved last week]]. For example, [[mw:Special:MyLanguage/Help:Edit check|EditCheck]] was installed at Russian Wikipedia, and fixes were made for some missing user interface styles. '''Updates for technical contributors''' * Editors who use the Toolforge tool [[toolforge:copyvios|Earwig's Copyright Violation Detector]] will now be required to log in with their Wikimedia account before running checks using the "search engine" option. This change is needed to help prevent external bots from misusing the system. Thanks to Chlod for these improvements. [https://en.wikipedia.org/wiki/Wikipedia_talk:New_pages_patrol/Reviewers#Authentication_is_now_required_for_search_engine_checks_on_Earwig's_Copyvio_Tool] * [[m:Special:MyLanguage/Phabricator|Phabricator]] users can create tickets and add comments on existing tickets via Email again. [[mw:Special:MyLanguage/Phabricator/Help#Using email|Sending email to Phabricator]] has been fixed. [https://phabricator.wikimedia.org/T356077] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Some HTML elements in the interface are now wrapped with a <code><nowiki><bdi></nowiki></code> element, to make our HTML output more aligned with Web standards. More changes like this will be coming in future weeks. This change might break some tools that rely on the previous HTML structure of the interface. Note that relying on the HTML structure of the interface is [[mw:Special:MyLanguage/Stable interface policy/Frontend#What is not stable?|not recommended]] and might break at any time. [https://phabricator.wikimedia.org/T375975] '''In depth''' * The latest monthly [[mw:Special:MyLanguage/MediaWiki Product Insights/Reports/September 2024|MediaWiki Product Insights newsletter]] is available. This edition includes: updates on Wikimedia's authentication system, research to simplify feature development in the MediaWiki platform, updates on Parser Unification and MathML rollout, and more. * The latest quarterly [[mw:Technical Community Newsletter/2024/October|Technical Community Newsletter]] is now available. This edition include: research about improving topic suggestions related to countries, improvements to PHPUnit tests, and more. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/42|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W42"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:20, 14 ഒക്ടോബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27597254 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-43</span> == <div lang="en" dir="ltr"> <section begin="technews-2024-W43"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/43|Translations]] are available. '''Weekly highlight''' * The Mobile Apps team has released an [[mw:Special:MyLanguage/Wikimedia Apps/Team/iOS/Navigation Refresh#Phase 1: Creating a user Profile Menu (T373714)|update]] to the iOS app's navigation, and it is now available in the latest App store version. The team added a new Profile menu that allows for easy access to editor features like Notifications and Watchlist from the Article view, and brings the "Donate" button into a more accessible place for users who are reading an article. This is the first phase of a larger planned [[mw:Special:MyLanguage/Wikimedia Apps/Team/iOS/Navigation Refresh|navigation refresh]] to help the iOS app transition from a primarily reader-focused app, to an app that fully supports reading and editing. The Wikimedia Foundation has added more editing features and support for on-wiki communication based on volunteer requests in recent years. [[File:IOS App Navigation refresh first phase 05.png|thumb|iOS Wikipedia App's profile menu and contents]] '''Updates for editors''' * Wikipedia readers can now download a browser extension to experiment with some early ideas on potential features that recommend articles for further reading, automatically summarize articles, and improve search functionality. For more details and to stay updated, check out the Web team's [[mw:Special:MyLanguage/Reading/Web/Content Discovery Experiments|Content Discovery Experiments page]] and [[mw:Special:MyLanguage/Newsletter:Web team's projects|subscribe to their newsletter]]. * Later this month, logged-out editors of [[phab:T376499|these 12 wikis]] will start to have [[mw:Special:Mylanguage/Trust and Safety Product/Temporary Accounts|temporary accounts]] created. The list may slightly change - some wikis may be removed but none will be added. Temporary account is a new [[mw:Special:MyLanguage/User account types|type of user account]]. It enhances the logged-out editors' privacy and makes it easier for community members to communicate with them. If you maintain any tools, bots, or gadgets on these 12 wikis, and your software is using data about IP addresses or is available for logged-out users, please check if it needs to be updated to work with temporary accounts. [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/For developers|Guidance on how to update the code is available]]. Read more about the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Updates|deployment plan across all wikis]]. * View all {{formatnum:33}} community-submitted {{PLURAL:33|task|tasks}} that were [[m:Tech/News/Recently resolved community tasks|resolved last week]]. For example, the [[w:nr:Main Page|South Ndebele]], [[w:rsk:Главни бок|Pannonian Rusyn]], [[w:ann:Uwu|Obolo]], [[w:iba:Lambar Keterubah|Iban]] and [[w:tdd:ᥞᥨᥝᥴ ᥘᥣᥲ ᥖᥥᥰ|Tai Nüa]] Wikipedia languages were created last week. [https://www.wikidata.org/wiki/Q36785][https://www.wikidata.org/wiki/Q35660][https://www.wikidata.org/wiki/Q36614][https://www.wikidata.org/wiki/Q33424][https://www.wikidata.org/wiki/Q36556] * It is now possible to create functions on Wikifunctions using Wikidata lexemes, through the new [[f:Z6005|Wikidata lexeme type]] launched last week. When you go to one of these functions, the user interface provides a lexeme selector that helps you pick a lexeme from Wikidata that matches the word you type. After hitting run, your selected lexeme is retrieved from Wikidata, transformed into a Wikidata lexeme type, and passed into the selected function. Read more about this in [[f:Special:MyLanguage/Wikifunctions:Status updates/2024-10-17#Function of the Week: select representation from lexeme|the latest Wikifunctions newsletter]]. '''Updates for technical contributors''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Users of the Wikimedia sites can now format dates more easily in different languages with the new <code dir="ltr">{{[[mw:Special:MyLanguage/Help:Extension:ParserFunctions##timef|#timef]]:…}}</code> parser function. For example, <code dir="ltr"><nowiki>{{#timef:now|date|en}}</nowiki></code> will show as "<bdi lang="en" dir="ltr">{{#timef:now|date|en}}</bdi>". Previously, <code dir="ltr"><nowiki>{{#time:…}}</nowiki></code> could be used to format dates, but this required knowledge of the order of the time and date components and their intervening punctuation. <code dir="ltr">#timef</code> (or <code dir="ltr">#timefl</code> for local time) provides access to the standard date formats that MediaWiki uses in its user interface. This may help to simplify some templates on multi-lingual wikis like Commons and Meta. [https://phabricator.wikimedia.org/T223772][https://www.mediawiki.org/wiki/Special:MyLanguage/Help:Extension:ParserFunctions##timef] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Commons and Meta users can now efficiently [[mw:Special:MyLanguage/Help:Magic words#Localization|retrieve the user's language]] using <code dir="ltr"><nowiki>{{USERLANGUAGE}}</nowiki></code> instead of using <code dir="ltr"><nowiki>{{int:lang}}</nowiki></code>. [https://phabricator.wikimedia.org/T4085] * The [[m:Special:MyLanguage/Product and Technology Advisory Council|Product and Tech Advisory Council]] (PTAC) now has its pilot members with representation across Africa, Asia, Europe, North America and South America. They will work to address the [[Special:MyLanguage/Movement Strategy/Initiatives/Technology Council|Movement Strategy's Technology Council]] initiative of having a co-defined and more resilient technological platform. [https://meta.wikimedia.org/wiki/Movement_Strategy/Initiatives/Technology_Council] '''In depth''' * The latest quarterly [[mw:Special:MyLanguage/Growth/Newsletters/32|Growth newsletter]] is available. It includes: an upcoming Newcomer Homepage Community Updates module, new Community Configuration options, and details on new projects. * The Wikimedia Foundation is [[mw:Special:MyLanguage/Wikimedia Security Team#CNA Partnership|now an official partner of the CVE program]], which is an international effort to catalog publicly disclosed cybersecurity vulnerabilities. This partnership will allow the Security Team to instantly publish [[w:en:Common Vulnerabilities and Exposures|common vulnerabilities and exposures]] (CVE) records that are affecting MediaWiki core, extensions, and skins, along with any other code the Foundation is a steward of. * The [[m:Special:MyLanguage/Community Wishlist|Community Wishlist]] is now [[m:Community Wishlist/Updates#October 16, 2024: Conversations Made Easier: Machine-Translated Wishes Are Here!|testing machine translations]] for Wishlist content. Volunteers can now read machine-translated versions of wishes and dive into discussions even before translators arrive to translate content. '''Meetings and events''' * 24 October - Wiki Education Speaker Series Webinar - [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/N4XTB4G55BUY3M3PNGUAKQWJ7A4UOPAK/ Open Source Tech: Building the Wiki Education Dashboard], featuring Wikimedia interns and a Web developer in the panel. * 20–22 December 2024 - [[m:Special:MyLanguage/Indic Wikimedia Hackathon Bhubaneswar 2024|Indic Wikimedia Hackathon Bhubaneswar 2024]] in Odisha, India. A hackathon for community members, including developers, designers and content editors, to build technical solutions that improve contributors' experiences. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/43|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W43"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:52, 21 ഒക്ടോബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27634672 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-44</span> == <div lang="en" dir="ltr"> <section begin="technews-2024-W44"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/44|Translations]] are available. '''Updates for editors''' * Later in November, the Charts extension will be deployed to the test wikis in order to help identify and fix any issue. A security review is underway to then enable deployment to pilot wikis for broader testing. You can read [[mw:Special:MyLanguage/Extension:Chart/Project/Updates#October 2024: Working towards production deployment|the October project update]] and see the [https://en.wikipedia.beta.wmflabs.org/wiki/Charts latest documentation and examples on Beta Wikipedia]. * View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, [[w:en:PediaPress|Pediapress.com]], an external service that creates books from Wikipedia, can now use [[mw:Special:MyLanguage/Wikimedia Maps|Wikimedia Maps]] to include existing pre-rendered infobox map images in their printed books on Wikipedia. [https://phabricator.wikimedia.org/T375761] '''Updates for technical contributors''' * Wikis can use [[:mw:Special:MyLanguage/Extension:GuidedTour|the Guided Tour extension]] to help newcomers understand how to edit. The Guided Tours extension now works with [[mw:Special:MyLanguage/Manual:Dark mode|dark mode]]. Guided Tour maintainers can check their tours to see that nothing looks odd. They can also set <code>emitTransitionOnStep</code> to <code>true</code> to fix an old bug. They can use the new flag <code>allowAutomaticBack</code> to avoid back-buttons they don't want. [https://phabricator.wikimedia.org/T73927#10241528] * Administrators in the Wikimedia projects who use the [[mw:Special:MyLanguage/Help:Extension:Nuke|Nuke Extension]] will notice that mass deletions done with this tool have the "Nuke" tag. This change will make reviewing and analyzing deletions performed with the tool easier. [https://phabricator.wikimedia.org/T366068] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/44|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W44"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:56, 28 ഒക്ടോബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27668811 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-45</span> == <div lang="en" dir="ltr"> <section begin="technews-2024-W45"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/45|Translations]] are available. '''Updates for editors''' * Stewards can now make [[m:Special:MyLanguage/Global blocks|global account blocks]] cause global [[mw:Special:MyLanguage/Autoblock|autoblocks]]. This will assist stewards in preventing abuse from users who have been globally blocked. This includes preventing globally blocked temporary accounts from exiting their session or switching browsers to make subsequent edits for 24 hours. Previously, temporary accounts could exit their current session or switch browsers to continue editing. This is an anti-abuse tool improvement for the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|Temporary Accounts]] project. You can read more about the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Updates|progress on key features for temporary accounts]]. [https://phabricator.wikimedia.org/T368949] * Wikis that have the [[m:Special:MyLanguage/CampaignEvents/Deployment status|CampaignEvents extension enabled]] can now use the [[m:Special:MyLanguage/Campaigns/Foundation Product Team/Event list#October 29, 2024: Collaboration List launched|Collaboration List]] feature. This list provides a new, easy way for contributors to learn about WikiProjects on their wikis. Thanks to the Campaign team for this work that is part of [[m:Special:MyLanguage/Wikimedia Foundation Annual Plan/2024-2025/Product %26 Technology OKRs#WE KRs|the 2024/25 annual plan]]. If you are interested in bringing the CampaignEvents extension to your wiki, you can [[m:Special:MyLanguage/CampaignEvents/Deployment status#How to Request the CampaignEvents Extension for your wiki|follow these steps]] or you can reach out to User:Udehb-WMF for help. * The text color for red links will be slightly changed later this week to improve their contrast in light mode. [https://phabricator.wikimedia.org/T370446] * View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, on multilingual wikis, users [[phab:T216368|can now]] hide translations from the WhatLinksHere special page. '''Updates for technical contributors''' * XML [[m:Special:MyLanguage/Data dumps|data dumps]] have been temporarily paused whilst a bug is investigated. [https://lists.wikimedia.org/hyperkitty/list/xmldatadumps-l@lists.wikimedia.org/message/BXWJDPO5QI2QMBCY7HO36ELDCRO6HRM4/] '''In depth''' * Temporary Accounts have been deployed to six wikis; thanks to the Trust and Safety Product team for [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|this work]], you can read about [[phab:T340001|the deployment plans]]. Beginning next week, Temporary Accounts will also be enabled on [[phab:T378336|seven other projects]]. If you are active on these wikis and need help migrating your tools, please reach out to [[m:User:Udehb-WMF|User:Udehb-WMF]] for assistance. * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2024/October|Language and Internationalization newsletter]] is available. It includes: New languages supported in translatewiki or in MediaWiki; New keyboard input methods for some languages; details about recent and upcoming meetings, and more. '''Meetings and events''' * [[mw:Special:MyLanguage/MediaWiki Users and Developers Conference Fall 2024|MediaWiki Users and Developers Conference Fall 2024]] is happening in Vienna, Austria and online from 4 to 6 November 2024. The conference will feature discussions around the usage of MediaWiki software by and within companies in different industries and will inspire and onboard new users. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/45|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W45"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:50, 4 നവംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27693917 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-46</span> == <div lang="en" dir="ltr"> <section begin="technews-2024-W46"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/46|Translations]] are available. '''Updates for editors''' * On wikis with the [[mw:Special:MyLanguage/Help:Extension:Translate|Translate extension]] enabled, users will notice that the FuzzyBot will now automatically create translated versions of categories used on translated pages. [https://phabricator.wikimedia.org/T285463] * View all {{formatnum:29}} community-submitted {{PLURAL:29|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the submitted task to use the [[mw:Special:MyLanguage/Extension:SecurePoll|SecurePoll extension]] for English Wikipedia's special [[w:en:Wikipedia:Administrator elections|administrator election]] was resolved on time. [https://phabricator.wikimedia.org/T371454] '''Updates for technical contributors''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] In <code dir="ltr">[[mw:MediaWiki_1.44/wmf.2|1.44.0-wmf-2]]</code>, the logic of Wikibase function <code>getAllStatements</code> changed to behave like <code>getBestStatements</code>. Invoking the function now returns a copy of values which are immutable. [https://phabricator.wikimedia.org/T270851] * [https://en.wikipedia.org/api/rest_v1/ Wikimedia REST API] users, such as bot operators and tool maintainers, may be affected by ongoing upgrades. The API will be rerouting some page content endpoints from RESTbase to the newer [[mw:Special:MyLanguage/API:REST API|MediaWiki REST API]] endpoints. The [[phab:T374683|impacted endpoints]] include getting page/revision metadata and rendered HTML content. These changes will be available on testwiki later this week, with other projects to follow. This change should not affect existing functionality, but active users of the impacted endpoints should verify behavior on testwiki, and raise any concerns on the related [[phab:T374683|Phabricator ticket]]. '''In depth''' * Admins and users of the Wikimedia projects [[mw:Special:MyLanguage/Moderator_Tools/Automoderator#Usage|where Automoderator is enabled]] can now monitor and evaluate important metrics related to Automoderator's actions. [https://superset.wmcloud.org/superset/dashboard/unified-automoderator-activity-dashboard/ This Superset dashboard] calculates and aggregates metrics about Automoderator's behaviour on the projects in which it is deployed. Thanks to the Moderator Tools team for this Dashboard; you can visit [[mw:Special:MyLanguage/Moderator Tools/Automoderator/Unified Activity Dashboard|the documentation page]] for more information about this work. [https://phabricator.wikimedia.org/T369488] '''Meetings and events''' * 21 November 2024 ([[m:Special:MyLanguage/Event:Commons community discussion - 21 November 2024 8:00 UTC|8:00 UTC]] & [[m:Special:MyLanguage/Event:Commons community discussion - 21 November 2024 16:00 UTC|16:00 UTC]]) - [[c:Commons:WMF support for Commons/Commons community calls|Community call]] with Wikimedia Commons volunteers and stakeholders to help prioritize support efforts for 2025-2026 Fiscal Year. The theme of this call is how content should be organised on Wikimedia Commons. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/46|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W46"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:07, 12 നവംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27732268 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-47</span> == <div lang="en" dir="ltr"> <section begin="technews-2024-W47"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/47|Translations]] are available. '''Updates for editors''' * Users of Wikimedia sites will now be warned when they create a [[mw:Special:MyLanguage/Help:Redirects|redirect]] to a page that doesn't exist. This will reduce the number of broken redirects to red links in our projects. [https://phabricator.wikimedia.org/T326057] * View all {{formatnum:42}} community-submitted {{PLURAL:42|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, [[mw:Special:MyLanguage/Manual:Pywikibot/Overview|Pywikibot]], which automates work on MediaWiki sites, was upgraded to 9.5.0 on Toolforge. [https://phabricator.wikimedia.org/T378676] '''Updates for technical contributors''' * On wikis that use the [[mw:Special:MyLanguage/Extension:FlaggedRevs|FlaggedRevs extension]], pages created or moved by users with the appropriate permissions are marked as flagged automatically. This feature has not been working recently, and changes fixing it should be deployed this week. Thanks to Daniel and Wargo for working on this. [https://phabricator.wikimedia.org/T379218][https://phabricator.wikimedia.org/T368380] '''In depth''' * There is a new [https://diff.wikimedia.org/2024/11/05/say-hi-to-temporary-accounts-easier-collaboration-with-logged-out-editors-with-better-privacy-protection Diff post] about Temporary Accounts, available in more than 15 languages. Read it to learn about what Temporary Accounts are, their impact on different groups of users, and the plan to introduce the change on all wikis. '''Meetings and events''' * Technical volunteers can now register for the [[mw:Special:MyLanguage/Wikimedia Hackathon 2025|2025 Wikimedia Hackathon]], which will take place in Istanbul, Turkey. [https://pretix.eu/wikimedia/hackathon2025/ Application for travel and accommodation scholarships] is open from '''November 12 to December 10 2024'''. The registration for the event will close in mid-April 2025. The Wikimedia Hackathon is an annual gathering that unites the global technical community to collaborate on existing projects and explore new ideas. * Join the [[C:Special:MyLanguage/Commons:WMF%20support%20for%20Commons/Commons%20community%20calls|Wikimedia Commons community calls]] this week to help prioritize support for Commons which will be planned for 2025–2026. The theme will be how content should be organised on Wikimedia Commons. This is an opportunity for volunteers who work on different things to come together and talk about what matters for the future of the project. The calls will take place '''November 21, 2024, [[m:Special:MyLanguage/Event:Commons community discussion - 21 November 2024 8:00 UTC|8:00 UTC]] and [[m:Special:MyLanguage/Event:Commons community discussion - 21 November 2024 16:00 UTC|16:00 UTC]]'''. * A [[mw:Special:MyLanguage/Wikimedia_Language_and_Product_Localization/Community meetings#29 November 2024|Language community meeting]] will take place '''November 29, 16:00 UTC''' to discuss updates and technical problem-solving. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/47|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W47"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 02:00, 19 നവംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27806858 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-48</span> == <div lang="en" dir="ltr"> <section begin="technews-2024-W48"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/48|Translations]] are available. '''Updates for editors''' * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] A new version of the standard wikitext editor-mode [[mw:Special:MyLanguage/Extension:CodeMirror|syntax highlighter]] will be available as a [[Special:Preferences#mw-prefsection-betafeatures|beta feature]] later this week. This brings many new features and bug fixes, including right-to-left support, [[mw:Special:MyLanguage/Help:Extension:CodeMirror#Template folding|template folding]], [[mw:Special:MyLanguage/Help:Extension:CodeMirror#Autocompletion|autocompletion]], and an improved search panel. You can learn more on the [[mw:Special:MyLanguage/Help:Extension:CodeMirror|help page]]. * The 2010 wikitext editor now supports common keyboard shortcuts such <bdi lang="zxx" dir="ltr"><code>Ctrl</code>+<code>B</code></bdi> for bold and <bdi lang="zxx" dir="ltr"><code>Ctrl</code>+<code>I</code></bdi> for italics. A full [[mw:Help:Extension:WikiEditor#Keyboard shortcuts|list of all six shortcuts]] is available. Thanks to SD0001 for this improvement. [https://phabricator.wikimedia.org/T62928] * Starting November 28, Flow/Structured Discussions pages will be automatically archived and set to read-only at the following wikis: <bdi>bswiki</bdi>{{int:comma-separator/en}}<bdi>elwiki</bdi>{{int:comma-separator/en}}<bdi>euwiki</bdi>{{int:comma-separator/en}}<bdi>fawiki</bdi>{{int:comma-separator/en}}<bdi>fiwiki</bdi>{{int:comma-separator/en}}<bdi>frwikiquote</bdi>{{int:comma-separator/en}}<bdi>frwikisource</bdi>{{int:comma-separator/en}}<bdi>frwikiversity</bdi>{{int:comma-separator/en}}<bdi>frwikivoyage</bdi>{{int:comma-separator/en}}<bdi>idwiki</bdi>{{int:comma-separator/en}}<bdi>lvwiki</bdi>{{int:comma-separator/en}}<bdi>plwiki</bdi>{{int:comma-separator/en}}<bdi>ptwiki</bdi>{{int:comma-separator/en}}<bdi>urwiki</bdi>{{int:comma-separator/en}}<bdi>viwikisource</bdi>{{int:comma-separator/en}}<bdi>zhwikisource</bdi>. This is done as part of [[mw:Special:MyLanguage/Structured_Discussions/Deprecation|StructuredDiscussions deprecation work]]. If you need any assistance to archive your page in advance, please contact [[m:User:Trizek (WMF)|Trizek (WMF)]]. * View all {{formatnum:25}} community-submitted {{PLURAL:25|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a user creating a new AbuseFilter can now only set the filter to "protected" [[phab:T377765|if it includes a protected variable]]. '''Updates for technical contributors''' * The [[mw:Special:MyLanguage/Extension:CodeEditor|CodeEditor]], which can be used in JavaScript, CSS, JSON, and Lua pages, [[phab:T377663|now offers]] live autocompletion. Thanks to SD0001 for this improvement. The feature can be temporarily disabled on a page by pressing <bdi lang="zxx" dir="ltr"><code>Ctrl</code>+<code>,</code></bdi> and un-selecting "<bdi lang="en" dir="ltr">Live Autocompletion</bdi>". * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Tool-maintainers who use the Graphite system for tracking metrics, need to migrate to the newer Prometheus system. They can check [https://grafana.wikimedia.org/d/K6DEOo5Ik/grafana-graphite-datasource-utilization?orgId=1 this dashboard] and the list in the Description of the [[phab:T350592|task T350592]] to see if their tools are listed, and they should claim metrics and dashboards connected to their tools. They can then disable or migrate all existing metrics by following the instructions in the task. The Graphite service will become read-only in April. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/KLUV4IOLRYXPQFWD6WKKJUHMWE77BMSZ/] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] The [[mw:Special:MyLanguage/NewPP parser report|New PreProcessor parser performance report]] has been fixed to give an accurate count for the number of Wikibase entities accessed. It had previously been resetting after 400 entities. [https://phabricator.wikimedia.org/T279069] '''Meetings and events''' * A [[mw:Special:MyLanguage/Wikimedia_Language_and_Product_Localization/Community meetings#29 November 2024|Language community meeting]] will take place November 29 at [https://zonestamp.toolforge.org/1732896000 16:00 UTC]. There will be presentations on topics like developing language keyboards, the creation of the Mooré Wikipedia, the language support track at [[m:Wiki Indaba|Wiki Indaba]], and a report from the Wayuunaiki community on their experiences with the Incubator and as a new community over the last 3 years. This meeting will be in English and will also have Spanish interpretation. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/48|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W48"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:41, 25 നവംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27847039 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-49</span> == <div lang="en" dir="ltr"> <section begin="technews-2024-W49"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/49|Translations]] are available. '''Updates for editors''' * Two new parser functions were added this week. The <code dir="ltr"><nowiki>{{</nowiki>[[mw:Special:MyLanguage/Help:Magic words#interwikilink|#interwikilink]]<nowiki>}}</nowiki></code> function adds an [[mw:Special:MyLanguage/Help:Links#Interwiki links|interwiki link]] and the <code dir="ltr"><nowiki>{{</nowiki>[[mw:Special:MyLanguage/Help:Magic words#interlanguagelink|#interlanguagelink]]<nowiki>}}</nowiki></code> function adds an [[mw:Special:MyLanguage/Help:Links#Interlanguage links|interlanguage link]]. These parser functions are useful on wikis where namespaces conflict with interwiki prefixes. For example, links beginning with <bdi lang="zxx" dir="ltr"><code>MOS:</code></bdi> on English Wikipedia [[phab:T363538|conflict with the <code>mos</code> language code prefix of Mooré Wikipedia]]. * Starting this week, Wikimedia wikis no longer support connections using old RSA-based HTTPS certificates, specifically rsa-2048. This change is to improve security for all users. Some older, unsupported browser or smartphone devices will be unable to connect; Instead, they will display a connectivity error. See the [[wikitech:HTTPS/Browser_Recommendations|HTTPS Browser Recommendations page]] for more-detailed information. All modern operating systems and browsers are always able to reach Wikimedia projects. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/CTYEHVNSXUD3NFAAMG3BLZVTVQWJXJAH/] * Starting December 16, Flow/Structured Discussions pages will be automatically archived and set to read-only at the following wikis: <bdi>arwiki</bdi>{{int:comma-separator/en}}<bdi>cawiki</bdi>{{int:comma-separator/en}}<bdi>frwiki</bdi>{{int:comma-separator/en}}<bdi>mediawikiwiki</bdi>{{int:comma-separator/en}}<bdi>orwiki</bdi>{{int:comma-separator/en}}<bdi>wawiki</bdi>{{int:comma-separator/en}}<bdi>wawiktionary</bdi>{{int:comma-separator/en}}<bdi>wikidatawiki</bdi>{{int:comma-separator/en}}<bdi>zhwiki</bdi>. This is done as part of [[mw:Special:MyLanguage/Structured_Discussions/Deprecation|StructuredDiscussions deprecation work]]. If you need any assistance to archive your page in advance, please contact [[m:User:Trizek (WMF)|Trizek (WMF)]]. [https://phabricator.wikimedia.org/T380910] * This month the Chart extension was deployed to production and is now available on Commons and Testwiki. With the security review complete, pilot wiki deployment is expected to start in the first week of December. You can see a working version [[testwiki:Charts|on Testwiki]] and read [[mw:Special:MyLanguage/Extension:Chart/Project/Updates|the November project update]] for more details. * View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug with the "Download as PDF" system was fixed. [https://phabricator.wikimedia.org/T376438] '''Updates for technical contributors''' * In late February, temporary accounts will be rolled out on at least 10 large wikis. This deployment will have a significant effect on the community-maintained code. This is about Toolforge tools, bots, gadgets, and user scripts that use IP address data or that are available for logged-out users. The Trust and Safety Product team wants to identify this code, monitor it, and assist in updating it ahead of the deployment to minimize disruption to workflows. The team asks technical editors and volunteer developers to help identify such tools by adding them to [[mw:Trust and Safety Product/Temporary Accounts/For developers/Impacted tools|this list]]. In addition, review the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/For developers|updated documentation]] to learn how to adjust the tools. Join the discussions on the [[mw:Talk:Trust and Safety Product/Temporary Accounts|project talk page]] or in the [[discord:channels/221049808784326656/1227616742340034722|dedicated thread]] on the [[w:Wikipedia:Discord|Wikimedia Community Discord server (in English)]] for support and to share feedback. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/49|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W49"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:22, 2 ഡിസംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27873992 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-50</span> == <div lang="en" dir="ltr"> <section begin="technews-2024-W50"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/50|Translations]] are available. '''Weekly highlight''' * Technical documentation contributors can find updated resources, and new ways to connect with each other and the Wikimedia Technical Documentation Team, at the [[mw:Special:MyLanguage/Documentation|Documentation hub]] on MediaWiki.org. This page links to: resources for writing and improving documentation, a new <bdi lang="zxx" dir="ltr">#wikimedia-techdocs</bdi> IRC channel on libera.chat, a listing of past and upcoming documentation events, and ways to request a documentation consultation or review. If you have any feedback or ideas for improvements to the documentation ecosystem, please [[mw:Wikimedia Technical Documentation Team#Contact us|contact the Technical Documentation Team]]. '''Updates for editors''' [[File:Edit Check on Desktop.png|thumb|Layout change for the Edit Check feature]] * Later this week, [[mw:Special:MyLanguage/Edit check|Edit Check]] will be relocated to a sidebar on desktop. Edit check is the feature for new editors to help them follow policies and guidelines. This layout change creates space to present people with [[mw:Edit check#1 November 2024|new Checks]] that appear ''while'' they are typing. The [[mw:Special:MyLanguage/Edit check#Reference Check A/B Test|initial results]] show newcomers encountering Edit Check are 2.2 times more likely to publish a new content edit that includes a reference and is not reverted. * The Chart extension, which enables editors to create data visualizations, was successfully made available on MediaWiki.org and three pilot wikis (Italian, Swedish, and Hebrew Wikipedias). You can see a working examples [[testwiki:Charts|on Testwiki]] and read [[mw:Special:MyLanguage/Extension:Chart/Project/Updates|the November project update]] for more details. * Translators in wikis where the [[mw:Special:MyLanguage/Content translation/Section translation#Try the tool|mobile experience of Content Translation is available]], can now discover articles in Wikiproject campaigns of their interest from the "[https://test.wikipedia.org/w/index.php?title=Special:ContentTranslation&campaign=specialcx&filter-type=automatic&filter-id=collections&active-list=suggestions&from=es&to=en All collection]" category in the articles suggestion feature. Wikiproject Campaign organizers can use this feature, to help translators to discover articles of interest, by adding the <code dir=ltr><nowiki><page-collection> </page-collection></nowiki></code> tag to their campaign article list page on Meta-wiki. This will make those articles discoverable in the Content Translation tool. For more detailed information on how to use the tool and tag, please refer to [[mw:Special:MyLanguage/Translation suggestions: Topic-based & Community-defined lists/How to use the features|the step-by-step guide]]. [https://phabricator.wikimedia.org/T378958] * The [[mw:Special:MyLanguage/Extension:Nuke|Nuke]] feature, which enables administrators to mass delete pages, now has a [[phab:T376379#10310998|multiselect filter for namespace selection]]. This enables users to select multiple specific namespaces, instead of only one or all, when fetching pages for deletion. * The Nuke feature also now [[phab:T364225#10371365|provides links]] to the userpage of the user whose pages were deleted, and to the pages which were not selected for deletion, after page deletions are queued. This enables easier follow-up admin-actions. Thanks to Chlod and the Moderator Tools team for both of these improvements. [https://phabricator.wikimedia.org/T364225#10371365] * The Editing Team is working on making it easier to populate citations from archive.org using the [[mw:Special:MyLanguage/Citoid/Enabling Citoid on your wiki|Citoid]] tool, the auto-filled citation generator. They are asking communities to add two parameters preemptively, <code dir=ltr>archiveUrl</code> and <code dir=ltr>archiveDate</code>, within the TemplateData for each citation template using Citoid. You can see an [https://en.wikipedia.org/w/index.php?title=Template%3ACite_web%2Fdoc&diff=1261320172&oldid=1260788022 example of a change in a template], and a [https://global-search.toolforge.org/?namespaces=10&q=%5C%22citoid%5C%22%3A%20%5C%7B&regex=1&title= list of all relevant templates]. [https://phabricator.wikimedia.org/T374831] * One new wiki has been created: a {{int:project-localized-name-group-wikivoyage}} in [[d:Q9240|Indonesian]] ([[voy:id:|<code>voy:id:</code>]]) [https://phabricator.wikimedia.org/T380726] * Last week, all wikis had problems serving pages to logged-in users and some logged-out users for 30–45 minutes. This was caused by a database problem, and investigation is ongoing. [https://www.wikimediastatus.net/incidents/3g2ckc7bp6l9] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:19}} community-submitted {{PLURAL:19|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug in the [[mw:Special:MyLanguage/Help:Growth/Tools/Add a link|Add Link]] feature has been fixed. Previously, the list of sections which are excluded from Add Link was partially ignored in certain cases. [https://phabricator.wikimedia.org/T380455][https://phabricator.wikimedia.org/T380329] '''Updates for technical contributors''' * [[mw:Special:MyLanguage/Codex|Codex]], the design system for Wikimedia, now has an early-stage [[git:design/codex-php|implementation in PHP]]. It is available for general use in MediaWiki extensions and Toolforge apps through [https://packagist.org/packages/wikimedia/codex Composer], with use in MediaWiki core coming soon. More information is available in [[wmdoc:design-codex-php/main/index.html|the documentation]]. Thanks to Doğu for the inspiration and many contributions to the library. [https://phabricator.wikimedia.org/T379662] * [https://en.wikipedia.org/api/rest_v1/ Wikimedia REST API] users, such as bot operators and tool maintainers, may be affected by ongoing upgrades. On December 4, the MediaWiki Interfaces team began rerouting page/revision metadata and rendered HTML content endpoints on [[testwiki:|testwiki]] from RESTbase to comparable MediaWiki REST API endpoints. The team encourages active users of these endpoints to verify their tool's behavior on testwiki and raise any concerns on the related [[phab:T374683|Phabricator ticket]] before the end of the year, as they intend to roll out the same change across all Wikimedia projects in early January. These changes are part of the work to replace the outdated [[mw:RESTBase/deprecation|RESTBase]] system. * The [https://wikimediafoundation.limesurvey.net/986172 2024 Developer Satisfaction Survey] is seeking the opinions of the Wikimedia developer community. Please take the survey if you have any role in developing software for the Wikimedia ecosystem. The survey is open until 3 January 2025, and has an associated [[foundation:Legal:Developer Satisfaction Survey 2024 Privacy Statement|privacy statement]]. * There is no new MediaWiki version this week. [https://wikitech.wikimedia.org/wiki/Deployments/Yearly_calendar] '''Meetings and events''' * The next meeting in the series of [[c:Commons:WMF support for Commons/Commons community calls|Wikimedia Foundation discussions with the Wikimedia Commons community]] will take place on [[m:Event:Commons community discussion - 12 December 2024 08:00 UTC|December 12 at 8:00 UTC]] and [[m:Event:Commons community discussion - 12_December 2024 16:00 UTC|at 16:00 UTC]]. The topic of this call is new media and new contributors. Contributors from all wikis are welcome to attend. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/50|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W50"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:15, 9 ഡിസംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27919424 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2024-51</span> == <div lang="en" dir="ltr"> <section begin="technews-2024-W51"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2024/51|Translations]] are available. '''Weekly highlight''' * Interested in improving event management on your home wiki? The [[m:Special:MyLanguage/CampaignEvents|CampaignEvents extension]] offers organizers features like event registration management, event/wikiproject promotion, finding potential participants, and more - all directly on-wiki. If you are an organizer or think your community would benefit from this extension, start a discussion to enable it on your wiki today. To learn more about how to enable this extension on your wiki, visit the [[m:CampaignEvents/Deployment status#How to Request the CampaignEvents Extension for your wiki|deployment status page]]. '''Updates for editors''' * Users of the iOS Wikipedia App in Italy and Mexico on the Italian, Spanish, and English Wikipedias, can see a [[mw:Special:MyLanguage/Wikimedia Apps/Team/iOS/Personalized Wikipedia Year in Review|personalized Year in Review]] with insights based on their reading and editing history. * Users of the Android Wikipedia App in Sub-Saharan Africa and South Asia can see the new [[mw:Special:MyLanguage/Wikimedia Apps/Team/Android/Rabbit Holes|Rabbit Holes]] feature. This feature shows a suggested search term in the Search bar based on the current article being viewed, and a suggested reading list generated from the user’s last two visited articles. * The [[m:Special:MyLanguage/Global reminder bot|global reminder bot]] is now active and running on nearly 800 wikis. This service reminds most users holding temporary rights when they are about to expire, so that they can renew should they want to. See [[m:Global reminder bot/Technical details|the technical details page]] for more information. * The next issue of Tech News will be sent out on 13 January 2025 because of the end of year holidays. Thank you to all of the translators, and people who submitted content or feedback, this year. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was [[phab:T374988|fixed]] in the Android Wikipedia App which had caused translatable SVG images to show the wrong language when they were tapped. '''Updates for technical contributors''' * There is no new MediaWiki version next week. The next deployments will start on 14 January. [https://wikitech.wikimedia.org/wiki/Deployments/Yearly_calendar/2025] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2024/51|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2024-W51"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:24, 16 ഡിസംബർ 2024 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=27942374 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-03</span> == <div lang="en" dir="ltr"> <section begin="technews-2025-W03"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/03|Translations]] are available. '''Weekly highlight''' * The Single User Login system is being updated over the next few months. This is the system which allows users to fill out the login form on one Wikimedia site and get logged in on all others at the same time. It needs to be updated because of the ways that browsers are increasingly restricting cross-domain cookies. To accommodate these restrictions, login and account creation pages will move to a central domain, but it will still appear to the user as if they are on the originating wiki. The updated code will be enabled this week for users on test wikis. This change is planned to roll out to all users during February and March. See [[mw:Special:MyLanguage/MediaWiki Platform Team/SUL3#Deployment|the SUL3 project page]] for more details and a timeline. '''Updates for editors''' * On wikis with [[mw:Special:MyLanguage/Extension:PageAssessments|PageAssessments]] installed, you can now [[mw:Special:MyLanguage/Extension:PageAssessments#Search|filter search results]] to pages in a given WikiProject by using the <code dir=ltr>inproject:</code> keyword. (These wikis: {{int:project-localized-name-arwiki/en}}{{int:comma-separator/en}}{{int:project-localized-name-enwiki/en}}{{int:comma-separator/en}}{{int:project-localized-name-enwikivoyage/en}}{{int:comma-separator/en}}{{int:project-localized-name-frwiki/en}}{{int:comma-separator/en}}{{int:project-localized-name-huwiki/en}}{{int:comma-separator/en}}{{int:project-localized-name-newiki/en}}{{int:comma-separator/en}}{{int:project-localized-name-trwiki/en}}{{int:comma-separator/en}}{{int:project-localized-name-zhwiki/en}}) [https://phabricator.wikimedia.org/T378868] * One new wiki has been created: a {{int:project-localized-name-group-wikipedia}} in [[d:Q34129|Tigre]] ([[w:tig:|<code>w:tig:</code>]]) [https://phabricator.wikimedia.org/T381377] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:35}} community-submitted {{PLURAL:35|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a bug with updating a user's edit-count after making a rollback edit, which is now fixed. [https://phabricator.wikimedia.org/T382592] '''Updates for technical contributors''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Wikimedia REST API users, such as bot operators and tool maintainers, may be affected by ongoing upgrades. Starting the week of January 13, we will begin rerouting [[phab:T374683|some page content endpoints]] from RESTbase to the newer MediaWiki REST API endpoints for all wiki projects. This change was previously available on testwiki and should not affect existing functionality, but active users of the impacted endpoints may raise issues directly to the [[phab:project/view/6931/|MediaWiki Interfaces Team]] in Phabricator if they arise. * Toolforge tool maintainers can now share their feedback on Toolforge UI, an initiative to provide a web platform that allows creating and managing Toolforge tools through a graphic interface, in addition to existing command-line workflows. This project aims to streamline active maintainers’ tasks, as well as make registration and deployment processes more accessible for new tool creators. The initiative is still at a very early stage, and the Cloud Services team is in the process of collecting feedback from the Toolforge community to help shape the solution to their needs. [[wikitech:Wikimedia Cloud Services team/EnhancementProposals/Toolforge UI|Read more and share your thoughts about Toolforge UI]]. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] For tool and library developers who use the OAuth system: The identity endpoint used for [[mw:Special:MyLanguage/OAuth/For Developers#Identifying the user|OAuth 1]] and [[mw:Special:MyLanguage/OAuth/For Developers#Identifying the user 2|OAuth 2]] returned a JSON object with an integer in its <code>sub</code> field, which was incorrect (the field must always be a string). This has been fixed; the fix will be deployed to Wikimedia wikis on the week of January 13. [https://phabricator.wikimedia.org/T382139] * Many wikis currently use [[:mw:Parsoid/Parser Unification/Cite CSS|Cite CSS]] to render custom footnote markers in Parsoid output. Starting January 20 these rules will be disabled, but the developers ask you to ''not'' clean up your <bdi lang="en" dir="ltr">[[MediaWiki:Common.css]]</bdi> until February 20 to avoid issues during the migration. Your wikis might experience some small changes to footnote markers in Visual Editor and when using experimental Parsoid read mode, but if there are changes these are expected to bring the rendering in line with the legacy parser output. [https://phabricator.wikimedia.org/T370027] '''Meetings and events''' * The next meeting in the series of [[c:Special:MyLanguage/Commons:WMF support for Commons/Commons community calls|Wikimedia Foundation Community Conversations with the Wikimedia Commons community]] will take place on [[m:Special:MyLanguage/Event:Commons community discussion - 15 January 2025 08:00 UTC|January 15 at 8:00 UTC]] and [[m:Special:MyLanguage/Event:Commons community discussion - 15 January 2025 16:00 UTC|at 16:00 UTC]]. The topic of this call is defining the priorities in tool investment for Commons. Contributors from all wikis, especially users who are maintaining tools for Commons, are welcome to attend. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/03|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W03"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:41, 14 ജനുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28048614 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-04</span> == <div lang="en" dir="ltr"> <section begin="technews-2025-W04"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/04|Translations]] are available. '''Updates for editors''' * Administrators can mass-delete multiple pages created by a user or IP address using [[mw:Special:MyLanguage/Extension:Nuke|Extension:Nuke]]. It previously only allowed deletion of pages created in the last 30 days. It can now delete pages from the last 90 days, provided it is targeting a specific user or IP address. [https://phabricator.wikimedia.org/T380846] * On [[phab:P72148|wikis that use]] the [[mw:Special:MyLanguage/Help:Patrolled edits|Patrolled edits]] feature, when the rollback feature is used to revert an unpatrolled page revision, that revision will now be marked as "manually patrolled" instead of "autopatrolled", which is more accurate. Some editors that use [[mw:Special:MyLanguage/Help:New filters for edit review/Filtering|filters]] on Recent Changes may need to update their filter settings. [https://phabricator.wikimedia.org/T302140] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the Visual Editor's "Insert link" feature did not always suggest existing pages properly when an editor started typing, which has now been [[phab:T383497|fixed]]. '''Updates for technical contributors''' * The Structured Discussion extension (also known as Flow) is being progressively removed from the wikis. This extension is unmaintained and causes issues. It will be replaced by [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]], which is used on any regular talk page. [[mw:Special:MyLanguage/Structured Discussions/Deprecation#Deprecation timeline|The last group of wikis]] ({{int:project-localized-name-cawikiquote/en}}{{int:comma-separator/en}}{{int:project-localized-name-fiwikimedia/en}}{{int:comma-separator/en}}{{int:project-localized-name-gomwiki/en}}{{int:comma-separator/en}}{{int:project-localized-name-kabwiki/en}}{{int:comma-separator/en}}{{int:project-localized-name-ptwikibooks/en}}{{int:comma-separator/en}}{{int:project-localized-name-sewikimedia/en}}) will soon be contacted. If you have questions about this process, please ping [[m:User:Trizek (WMF)|Trizek (WMF)]] at your wiki. [https://phabricator.wikimedia.org/T380912] * The latest quarterly [[mw:Technical_Community_Newsletter/2025/January|Technical Community Newsletter]] is now available. This edition includes: updates about services from the Data Platform Engineering teams, information about Codex from the Design System team, and more. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/04|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W04"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:36, 21 ജനുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28129769 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-05</span> == <div lang="en" dir="ltr"> <section begin="technews-2025-W05"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/05|Translations]] are available. '''Weekly highlight''' * Patrollers and admins - what information or context about edits or users could help you to make patroller or admin decisions more quickly or easily? The Wikimedia Foundation wants to hear from you to help guide its upcoming annual plan. Please consider sharing your thoughts on this and [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Product & Technology OKRs|13 other questions]] to shape the technical direction for next year. '''Updates for editors''' * iOS Wikipedia App users worldwide can now access a [[mw:Special:MyLanguage/Wikimedia Apps/Team/iOS/Personalized Wikipedia Year in Review/How your data is used|personalized Year in Review]] feature, which provides insights based on their reading and editing history on Wikipedia. This project is part of a broader effort to help welcome new readers as they discover and interact with encyclopedic content. * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] Edit patrollers now have a new feature available that can highlight potentially problematic new pages. When a page is created with the same title as a page which was previously deleted, a tag ('Recreated') will now be added, which users can filter for in [[{{#special:RecentChanges}}]] and [[{{#special:NewPages}}]]. [https://phabricator.wikimedia.org/T56145] * Later this week, there will be a new warning for editors if they attempt to create a redirect that links to another redirect (a [[mw:Special:MyLanguage/Help:Redirects#Double redirects|double redirect]]). The feature will recommend that they link directly to the second redirect's target page. Thanks to the user SomeRandomDeveloper for this improvement. [https://phabricator.wikimedia.org/T326056] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Wikimedia wikis allow [[w:en:WebAuthn|WebAuthn]]-based second factor checks (such as hardware tokens) during login, but the feature is [[m:Community Wishlist Survey 2023/Miscellaneous/Fix security key (WebAuthn) support|fragile]] and has very few users. The MediaWiki Platform team is temporarily disabling adding new WebAuthn keys, to avoid interfering with the rollout of [[mw:MediaWiki Platform Team/SUL3|SUL3]] (single user login version 3). Existing keys are unaffected. [https://phabricator.wikimedia.org/T378402] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * For developers that use the [[wikitech:Data Platform/Data Lake/Edits/MediaWiki history dumps|MediaWiki History dumps]]: The Data Platform Engineering team has added a couple of new fields to these dumps, to support the [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|Temporary Accounts]] initiative. If you maintain software that reads those dumps, please review your code and the updated documentation, since the order of the fields in the row will change. There will also be one field rename: in the <bdi lang="zxx" dir="ltr"><code>mediawiki_user_history</code></bdi> dump, the <bdi lang="zxx" dir="ltr"><code>anonymous</code></bdi> field will be renamed to <bdi lang="zxx" dir="ltr"><code>is_anonymous</code></bdi>. The changes will take effect with the next release of the dumps in February. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/LKMFDS62TXGDN6L56F4ABXYLN7CSCQDI/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/05|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W05"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:14, 27 ജനുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28149374 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-06</span> == <div lang="en" dir="ltr"> <section begin="technews-2025-W06"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/06|Translations]] are available. '''Updates for editors''' * Editors who use the "Special characters" editing-toolbar menu can now see the 32 special characters you have used most recently, across editing sessions on that wiki. This change should help make it easier to find the characters you use most often. The feature is in both the 2010 wikitext editor and VisualEditor. [https://phabricator.wikimedia.org/T110722] * Editors using the 2010 wikitext editor can now create sublists with correct indentation by selecting the line(s) you want to indent and then clicking the toolbar buttons.[https://phabricator.wikimedia.org/T380438] You can now also insert <code><nowiki><code></nowiki></code> tags using a new toolbar button.[https://phabricator.wikimedia.org/T383010] Thanks to user stjn for these improvements. * Help is needed to ensure the [[mw:Special:MyLanguage/Citoid/Enabling Citoid on your wiki|citation generator]] works properly on each wiki. ** (1) Administrators should update the local versions of the page <code dir=ltr>MediaWiki:Citoid-template-type-map.json</code> to include entries for <code dir=ltr>preprint</code>, <code dir=ltr>standard</code>, and <code dir=ltr>dataset</code>; Here are example diffs to replicate [https://en.wikipedia.org/w/index.php?title=MediaWiki%3ACitoid-template-type-map.json&diff=1189164774&oldid=1165783565 for 'preprint'] and [https://en.wikipedia.org/w/index.php?title=MediaWiki%3ACitoid-template-type-map.json&diff=1270832208&oldid=1270828390 for 'standard' and 'dataset']. ** (2.1) If the citoid map in the citation template used for these types of references is missing, [[mediawikiwiki:Citoid/Enabling Citoid on your wiki#Step 2.a: Create a 'citoid' maps value for each citation template|one will need to be added]]. (2.2) If the citoid map does exist, the TemplateData will need to be updated to include new field names. Here are example updates [https://en.wikipedia.org/w/index.php?title=Template%3ACitation%2Fdoc&diff=1270829051&oldid=1262470053 for 'preprint'] and [https://en.wikipedia.org/w/index.php?title=Template%3ACitation%2Fdoc&diff=1270831369&oldid=1270829480 for 'standard' and 'dataset']. The new fields that may need to be supported are <code dir=ltr>archiveID</code>, <code dir=ltr>identifier</code>, <code dir=ltr>repository</code>, <code dir=ltr>organization</code>, <code dir=ltr>repositoryLocation</code>, <code dir=ltr>committee</code>, and <code dir=ltr>versionNumber</code>. [https://phabricator.wikimedia.org/T383666] * One new wiki has been created: a {{int:project-localized-name-group-wikipedia/en}} in [[d:Q15637215|Central Kanuri]] ([[w:knc:|<code>w:knc:</code>]]) [https://phabricator.wikimedia.org/T385181] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the [[mediawikiwiki:Special:MyLanguage/Help:Extension:Wikisource/Wikimedia OCR|OCR (optical character recognition) tool]] used for Wikisource now supports a new language, Church Slavonic. [https://phabricator.wikimedia.org/T384782] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/06|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W06"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:08, 4 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28203495 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-07</span> == <div lang="en" dir="ltr"> <section begin="technews-2025-W07"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/07|Translations]] are available. '''Weekly highlight''' * The Product and Technology Advisory Council (PTAC) has published [[m:Special:MyLanguage/Product and Technology Advisory Council/February 2025 draft PTAC recommendation for feedback|a draft of their recommendations]] for the Wikimedia Foundation's Product and Technology department. They have recommended focusing on [[m:Special:MyLanguage/Product and Technology Advisory Council/February 2025 draft PTAC recommendation for feedback/Mobile experiences|mobile experiences]], particularly contributions. They request community [[m:Talk:Product and Technology Advisory Council/February 2025 draft PTAC recommendation for feedback|feedback at the talk page]] by 21 February. '''Updates for editors''' * The "Special pages" portlet link will be moved from the "Toolbox" into the "Navigation" section of the main menu's sidebar by default. This change is because the Toolbox is intended for tools relating to the current page, not tools relating to the site, so the link will be more logically and consistently located. To modify this behavior and update CSS styling, administrators can follow the instructions at [[phab:T385346|T385346]]. [https://phabricator.wikimedia.org/T333211] * As part of this year's work around improving the ways readers discover content on the wikis, the Web team will be running an experiment with a small number of readers that displays some suggestions for related or interesting articles within the search bar. Please check out [[mw:Special:MyLanguage/Reading/Web/Content Discovery Experiments#Experiment 1: Display article recommendations in more prominent locations, search|the project page]] for more information. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Template editors who use TemplateStyles can now customize output for users with specific accessibility needs by using accessibility related media queries (<code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/prefers-reduced-motion prefers-reduced-motion]</code>, <code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/prefers-reduced-transparency prefers-reduced-transparency]</code>, <code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/prefers-contrast prefers-contrast]</code>, and <code dir=ltr>[https://developer.mozilla.org/en-US/docs/Web/CSS/@media/forced-colors forced-colors]</code>). Thanks to user Bawolff for these improvements. [https://phabricator.wikimedia.org/T384175] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:22}} community-submitted {{PLURAL:22|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the global blocks log will now be shown directly on the {{#special:CentralAuth}} page, similarly to global locks, to simplify the workflows for stewards. [https://phabricator.wikimedia.org/T377024] '''Updates for technical contributors''' * Wikidata [[d:Special:MyLanguage/Help:Default values for labels and aliases|now supports a special language as a "default for all languages"]] for labels and aliases. This is to avoid excessive duplication of the same information across many languages. If your Wikidata queries use labels, you may need to update them as some existing labels are getting removed. [https://phabricator.wikimedia.org/T312511] * The function <code dir="ltr">getDescription</code> was invoked on every Wiki page read and accounts for ~2.5% of a page's total load time. The calculated value will now be cached, reducing load on Wikimedia servers. [https://phabricator.wikimedia.org/T383660] * As part of the RESTBase deprecation [[mw:RESTBase/deprecation|effort]], the <code dir="ltr">/page/related</code> endpoint has been blocked as of February 6, 2025, and will be removed soon. This timeline was chosen to align with the deprecation schedules for older Android and iOS versions. The stable alternative is the "<code dir="ltr">morelike</code>" action API in MediaWiki, and [[gerrit:c/mediawiki/services/mobileapps/+/982154/13/pagelib/src/transform/FooterReadMore.js|a migration example]] is available. The MediaWiki Interfaces team [[phab:T376297|can be contacted]] for any questions. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/GFC2IJO7L4BWO3YTM7C5HF4MCCBE2RJ2/] '''In depth''' * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/January|Language and Internationalization newsletter]] is available. It includes: Updates about the "Contribute" menu; details on some of the newest language editions of Wikipedia; details on new languages supported by the MediaWiki interface; updates on the Community-defined lists feature; and more. * The latest [[mw:Extension:Chart/Project/Updates#January 2025: Better visibility into charts and tabular data usage|Chart Project newsletter]] is available. It includes updates on the progress towards bringing better visibility into global charts usage and support for categorizing pages in the Data namespace on Commons. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/07|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W07"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:11, 11 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28231022 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-08</span> == <div lang="en" dir="ltr"> <section begin="technews-2025-W08"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/08|Translations]] are available. '''Weekly highlight''' * Communities using growth tools can now showcase one event on the <code>{{#special:Homepage}}</code> for newcomers. This feature will help newcomers to be informed about editing activities they can participate in. Administrators can create a new event to showcase at <code>{{#special:CommunityConfiguration}}</code>. To learn more about this feature, please read [[diffblog:2025/02/12/community-updates-module-connecting-newcomers-to-your-initiatives/|the Diff post]], have a look [[mw:Special:MyLanguage/Help:Growth/Tools/Community updates module|at the documentation]], or contact [[mw:Talk:Growth|the Growth team]]. '''Updates for editors''' [[File:Page Frame Features on desktop.png|thumb|Highlighted talk pages improvements]] * Starting next week, talk pages at these wikis – {{int:project-localized-name-eswiki/en}}{{int:comma-separator/en}}{{int:project-localized-name-frwiki/en}}{{int:comma-separator/en}}{{int:project-localized-name-itwiki/en}}{{int:comma-separator/en}}{{int:project-localized-name-jawiki/en}} – will get [[diffblog:2024/05/02/making-talk-pages-better-for-everyone/|a new design]]. This change was extensively tested as a Beta feature and is the last step of [[mw:Special:MyLanguage/Talk pages project/Feature summary|talk pages improvements]]. [https://phabricator.wikimedia.org/T379102] * You can now navigate to view a redirect page directly from its action pages, such as the history page. Previously, you were forced to first go to the redirect target. This change should help editors who work with redirects a lot. Thanks to user stjn for this improvement. [https://phabricator.wikimedia.org/T5324] * When a Cite reference is reused many times, wikis currently show either numbers like "1.23" or localized alphabetic markers like "a b c" in the reference list. Previously, if there were so many reuses that the alphabetic markers were all used, [[MediaWiki:Cite error references no backlink label|an error message]] was displayed. As part of the work to [[phab:T383036|modernize Cite customization]], these errors will no longer be shown and instead the backlinks will fall back to showing numeric markers like "1.23" once the alphabetic markers are all used. * The log entries for each change to an editor's user-groups are now clearer by specifying exactly what has changed, instead of the plain before and after listings. Translators can [[phab:T369466|help to update the localized versions]]. Thanks to user Msz2001 for these improvements. * A new filter has been added to the [[{{#special:Nuke}}]] tool, which allows administrators to mass delete pages, to enable users to filter for pages in a range of page sizes (in bytes). This allows, for example, deleting pages only of a certain size or below. [https://phabricator.wikimedia.org/T378488] * Non-administrators can now check which pages are able to be deleted using the [[{{#special:Nuke}}]] tool. Thanks to user MolecularPilot for this and the previous improvements. [https://phabricator.wikimedia.org/T376378] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:25}} community-submitted {{PLURAL:25|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed in the configuration for the AV1 video file format, which enables these files to play again. [https://phabricator.wikimedia.org/T382193] '''Updates for technical contributors''' * Parsoid Read Views is going to be rolling out to most Wiktionaries over the next few weeks, following the successful transition of Wikivoyage to Parsoid Read Views last year. For more information, see the [[mw:Special:MyLanguage/Parsoid/Parser Unification|Parsoid/Parser Unification]] project page. [https://phabricator.wikimedia.org/T385923][https://phabricator.wikimedia.org/T371640] * Developers of tools that run on-wiki should note that <code dir=ltr>mw.Uri</code> is deprecated. Tools requiring <code dir=ltr>mw.Uri</code> must explicitly declare <code dir=ltr>mediawiki.Uri</code> as a ResourceLoader dependency, and should migrate to the browser native <code dir=ltr>URL</code> API soon. [https://phabricator.wikimedia.org/T384515] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W08"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:16, 17 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28275610 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-09</span> == <div lang="en" dir="ltr"> <section begin="technews-2025-W09"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/09|Translations]] are available. '''Updates for editors''' * Administrators can now customize how the [[m:Special:MyLanguage/User language|Babel feature]] creates categories using [[{{#special:CommunityConfiguration/Babel}}]]. They can rename language categories, choose whether they should be auto-created, and adjust other settings. [https://phabricator.wikimedia.org/T374348] * The <bdi lang="en" dir="ltr">[https://www.wikimedia.org/ wikimedia.org]</bdi> portal has been updated – and is receiving some ongoing improvements – to modernize and improve the accessibility of our portal pages. It now has better support for mobile layouts, updated wording and links, and better language support. Additionally, all of the Wikimedia project portals, such as <bdi lang="en" dir="ltr">[https://wikibooks.org wikibooks.org]</bdi>, now support dark mode when a reader is using that system setting. [https://phabricator.wikimedia.org/T373204][https://phabricator.wikimedia.org/T368221][https://meta.wikimedia.org/wiki/Project_portals] * One new wiki has been created: a {{int:project-localized-name-group-wiktionary/en}} in [[d:Q33965|Santali]] ([[wikt:sat:|<code>wikt:sat:</code>]]) [https://phabricator.wikimedia.org/T386619] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that prevented clicking on search results in the web-interface for some Firefox for Android phone configurations. [https://phabricator.wikimedia.org/T381289] '''Meetings and events''' * The next Language Community Meeting is happening soon, February 28th at [https://zonestamp.toolforge.org/1740751200 14:00 UTC]. This week's meeting will cover: highlights and technical updates on keyboard and tools for the Sámi languages, Translatewiki.net contributions from the Bahasa Lampung community in Indonesia, and technical Q&A. If you'd like to join, simply [[mw:Wikimedia Language and Product Localization/Community meetings#28 February 2025|sign up on the wiki page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W09"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:41, 25 ഫെബ്രുവരി 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28296129 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-10</span> == <div lang="en" dir="ltr"> <section begin="technews-2025-W10"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/10|Translations]] are available. '''Updates for editors''' * All logged-in editors using the mobile view can now edit a full page. The "{{int:Minerva-page-actions-editfull}}" link is accessible from the "{{int:minerva-page-actions-overflow}}" menu in the toolbar. This was previously only available to editors using the [[mw:Special:MyLanguage/Reading/Web/Advanced mobile contributions|Advanced mobile contributions]] setting. [https://phabricator.wikimedia.org/T387180] * Interface administrators can now help to remove the deprecated Cite CSS code matching "<code dir="ltr">mw-ref</code>" from their local <bdi lang="en" dir="ltr">[[MediaWiki:Common.css]]</bdi>. The list of wikis in need of cleanup, and the code to remove, [https://global-search.toolforge.org/?q=mw-ref%5B%5E-a-z%5D&regex=1&namespaces=8&title=.*css can be found with this global search] and in [https://ace.wikipedia.org/w/index.php?title=MediaWiki:Common.css&oldid=145662#L-139--L-144 this example], and you can learn more about how to help on the [[mw:Parsoid/Parser Unification/Cite CSS|CSS migration project page]]. The Cite footnote markers ("<code dir="ltr">[1]</code>") are now rendered by [[mw:Special:MyLanguage/Parsoid|Parsoid]], and the deprecated CSS is no longer needed. The CSS for backlinks ("<code dir="ltr">mw:referencedBy</code>") should remain in place for now. This cleanup is expected to cause no visible changes for readers. Please help to remove this code before March 20, after which the development team will do it for you. * When editors embed a file (e.g. <code><nowiki>[[File:MediaWiki.png]]</nowiki></code>) on a page that is protected with cascading protection, the software will no longer restrict edits to the file description page, only to new file uploads.[https://phabricator.wikimedia.org/T24521] In contrast, transcluding a file description page (e.g. <code><nowiki>{{:File:MediaWiki.png}}</nowiki></code>) will now restrict edits to the page.[https://phabricator.wikimedia.org/T62109] * When editors revert a file to an earlier version it will now require the same permissions as ordinarily uploading a new version of the file. The software now checks for 'reupload' or 'reupload-own' rights,[https://phabricator.wikimedia.org/T304474] and respects cascading protection.[https://phabricator.wikimedia.org/T140010] * When administrators are listing pages for deletion with the Nuke tool, they can now also list associated talk pages and redirects for deletion, alongside pages created by the target, rather than needing to manually delete these pages afterwards. [https://phabricator.wikimedia.org/T95797] * The [[m:Special:MyLanguage/Tech/News/2025/03|previously noted]] update to Single User Login, which will accommodate browser restrictions on cross-domain cookies by moving login and account creation to a central domain, will now roll out to all users during March and April. The team plans to enable it for all new account creation on [[wikitech:Deployments/Train#Tuesday|Group0]] wikis this week. See [[mw:Special:MyLanguage/MediaWiki Platform Team/SUL3#Deployment|the SUL3 project page]] for more details and an updated timeline. * Since last week there has been a bug that shows some interface icons as black squares until the page has fully loaded. It will be fixed this week. [https://phabricator.wikimedia.org/T387351] * One new wiki has been created: a {{int:project-localized-name-group-wikipedia/en}} in [[d:Q2044560|Sylheti]] ([[w:syl:|<code>w:syl:</code>]]) [https://phabricator.wikimedia.org/T386441] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed with loading images in very old versions of the Firefox browser on mobile. [https://phabricator.wikimedia.org/T386400] '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.19|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/10|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W10"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 02:30, 4 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28334563 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-11</span> == <div lang="en" dir="ltr"> <section begin="technews-2025-W11"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/11|Translations]] are available. '''Updates for editors''' * Editors who use password managers at multiple wikis may notice changes in the future. The way that our wikis provide information to password managers about reusing passwords across domains has recently been updated, so some password managers might now offer you login credentials that you saved for a different Wikimedia site. Some password managers already did this, and are now doing it for more Wikimedia domains. This is part of the [[mw:Special:MyLanguage/MediaWiki Platform Team/SUL3|SUL3 project]] which aims to improve how our unified login works, and to keep it compatible with ongoing changes to the web-browsers we use. [https://phabricator.wikimedia.org/T385520][https://phabricator.wikimedia.org/T384844] * The Wikipedia Apps Team is inviting interested users to help improve Wikipedia’s offline and limited internet use. After discussions in [[m:Afrika Baraza|Afrika Baraza]] and the last [[m:Special:MyLanguage/ESEAP Hub/Meetings|ESEAP call]], key challenges like search, editing, and offline access are being explored, with upcoming focus groups to dive deeper into these topics. All languages are welcome, and interpretation will be available. Want to share your thoughts? [[mw:Special:MyLanguage/Wikimedia Apps/Improving Wikipedia Mobile Apps for Offline & Limited Internet Use|Join the discussion]] or email <bdi lang="en" dir="ltr">aramadan@wikimedia.org</bdi>! * All wikis will be read-only for a few minutes on March 19. This is planned at [https://zonestamp.toolforge.org/1742392800 14:00 UTC]. More information will be published in Tech News and will also be posted on individual wikis in the coming weeks. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.20|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Growth/Newsletters/33|Growth newsletter]] is available. It includes: the launch of the Community Updates module, the most recent changes in Community Configuration, and the upcoming test of in-article suggestions for first-time editors. * An old API that was previously used in the Android Wikipedia app is being removed at the end of March. There are no current software uses, but users of the app with a version that is older than 6 months by the time of removal (2025-03-31), will no longer have access to the Suggested Edits feature, until they update their app. You can [[diffblog:2025/02/24/sunset-of-wikimedia-recommendation-api/|read more details about this change]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/11|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W11"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:09, 10 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28372257 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-12</span> == <div lang="en" dir="ltr"> <section begin="technews-2025-W12"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/12|Translations]] are available. '''Weekly highlight''' * Twice a year, around the equinoxes, the Wikimedia Foundation's Site Reliability Engineering (SRE) team performs [[m:Special:MyLanguage/Tech/Server switch|a datacenter server switchover]], redirecting all traffic from one primary server to its backup. This provides reliability in case of a crisis, as we can always fall back on the other datacenter. [http://listen.hatnote.com/ Thanks to the Listen to Wikipedia] tool, you can hear the switchover take place: Before it begins, you'll hear the steady stream of edits; Then, as the system enters a brief read-only phase, the sound stops for a couple of minutes, before resuming after the switchover. You can [[diffblog:2025/03/12/hear-that-the-wikis-go-silent-twice-a-year/|read more about the background and details of this process on the Diff blog]]. If you want to keep an ear out for the next server switchover, listen to the wikis on [https://zonestamp.toolforge.org/1742392800 March 19 at 14:00 UTC]. '''Updates for editors''' * The [https://test.wikipedia.org/w/index.php?title=Special:ContentTranslation&filter-type=automatic&filter-id=previous-edits&active-list=suggestions&from=en&to=es improved Content Translation tool dashboard] is now available in [[phab:T387820|10 Wikipedias]] and will be available for all Wikipedias [[phab:T387821|soon]]. With [[mw:Special:MyLanguage/Content translation#Improved translation experience|the unified dashboard]], desktop users can now: Translate new sections of an article; Discover and access topic-based [https://ig.m.wikipedia.org/w/index.php?title=Special:ContentTranslation&active-list=suggestions&from=en&to=ig&filter-type=automatic&filter-id=previous-edits article suggestion filters] (initially available only for mobile device users); Discover and access the [[mw:Special:MyLanguage/Translation suggestions: Topic-based & Community-defined lists|Community-defined lists]] filter, also known as "Collections", from wiki-projects and campaigns. * On Wikimedia Commons, a [[c:Commons:WMF support for Commons/Upload Wizard Improvements#Improve category selection|new system to select the appropriate file categories]] has been introduced: if a category has one or more subcategories, users will be able to click on an arrow that will open the subcategories directly within the form, and choose the correct one. The parent category name will always be shown on top, and it will always be possible to come back to it. This should decrease the amount of work for volunteers in fixing/creating new categories. The change is also available on mobile. These changes are part of planned improvements to the UploadWizard. * The Community Tech team is seeking wikis to join a pilot for the [[m:Special:MyLanguage/Community Wishlist Survey 2023/Multiblocks|Multiblocks]] feature and a refreshed Special:Block page in late March. Multiblocks enables administrators to impose multiple different types of blocks on the same user at the same time. If you are an admin or steward and would like us to discuss joining the pilot with your community, please leave a message on the [[m:Talk:Community Wishlist Survey 2023/Multiblocks|project talk page]]. * Starting March 25, the Editing team will test a new feature for Edit Check at [[phab:T384372|12 Wikipedias]]: [[mw:Special:MyLanguage/Help:Edit check#Multi-check|Multi-Check]]. Half of the newcomers on these wikis will see all [[mw:Special:MyLanguage/Help:Edit check#ref|Reference Checks]] during their edit session, while the other half will continue seeing only one. The goal of this test is to see if users are confused or discouraged when shown multiple Reference Checks (when relevant) within a single editing session. At these wikis, the tags used on edits that show References Check will be simplified, as multiple tags could be shown within a single edit. Changes to the tags are documented [[phab:T373949|on Phabricator]]. [https://phabricator.wikimedia.org/T379131] * The [[m:Special:MyLanguage/Global reminder bot|Global reminder bot]], which is a service for notifying users that their temporary user-rights are about to expire, now supports using the localized name of the user-rights group in the message heading. Translators can see the [[m:Global reminder bot/Translation|listing of existing translations and documentation]] to check if their language needs updating or creation. * The [[Special:GlobalPreferences|GlobalPreferences]] gender setting, which is used for how the software should refer to you in interface messages, now works as expected by overriding the local defaults. [https://phabricator.wikimedia.org/T386584] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:26}} community-submitted {{PLURAL:26|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the Wikipedia App for Android had a bug fixed for when a user is browsing and searching in multiple languages. [https://phabricator.wikimedia.org/T379777] '''Updates for technical contributors''' * Later this week, the way that Codex styles are loaded will be changing. There is a small risk that this may result in unstyled interface message boxes on certain pages. User generated content (e.g. templates) is not impacted. Gadgets may be impacted. If you see any issues [[phab:T388847|please report them]]. See the linked task for details, screenshots, and documentation on how to fix any affected gadgets. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.21|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/12|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W12"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:47, 17 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28412594 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-13</span> == <div lang="en" dir="ltr"> <section begin="technews-2025-W13"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/13|Translations]] are available. '''Weekly highlight''' * The Wikimedia Foundation is seeking your feedback on the [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Product & Technology OKRs|drafts of the objectives and key results that will shape the Foundation's Product and Technology priorities]] for the next fiscal year (starting in July). The objectives are broad high-level areas, and the key-results are measurable ways to track the success of their objectives. Please share your feedback on the talkpage, in any language, ideally before the end of April. '''Updates for editors''' * The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] will be released to multiple wikis (see [[m:Special:MyLanguage/CampaignEvents/Deployment status#Global Deployment Plan|deployment plan]] for details) in April 2025, and the team has begun the process of engaging communities on the identified wikis. The extension provides tools to organize, manage, and promote collaborative activities (like events, edit-a-thons, and WikiProjects) on the wikis. The extension has three tools: [[m:Special:MyLanguage/Event Center/Registration|Event Registration]], [[m:Special:MyLanguage/CampaignEvents/Collaboration list|Collaboration List]], and [[m:Special:MyLanguage/Campaigns/Foundation Product Team/Invitation list|Invitation Lists]]. It is currently on 13 Wikipedias, including English Wikipedia, French Wikipedia, and Spanish Wikipedia, as well as Wikidata. Questions or requests can be directed to the [[mw:Help talk:Extension:CampaignEvents|extension talk page]] or in Phabricator (with <bdi lang="en" dir="ltr" style="white-space: nowrap;">#campaigns-product-team</bdi> tag). * Starting the week of March 31st, wikis will be able to set which user groups can view private registrants in [[m:Special:MyLanguage/Event Center/Registration|Event Registration]], as part of the [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents]] extension. By default, event organizers and the local wiki admins will be able to see private registrants. This is a change from the current behavior, in which only event organizers can see private registrants. Wikis can change the default setup by [[m:Special:MyLanguage/Requesting wiki configuration changes|requesting a configuration change]] in Phabricator (and adding the <bdi lang="en" dir="ltr" style="white-space: nowrap;">#campaigns-product-team</bdi> tag). Participants of past events can cancel their registration at any time. * Administrators at wikis that have a customized <bdi lang="en" dir="ltr">[[MediaWiki:Sidebar]]</bdi> should check that it contains an entry for the {{int:specialpages}} listing. If it does not, they should add it using <code dir=ltr style="white-space: nowrap;">* specialpages-url|specialpages</code>. Wikis with a default sidebar will see the link moved from the page toolbox into the sidebar menu in April. [https://phabricator.wikimedia.org/T388927] * The Minerva skin (mobile web) combines both Notice and Alert notifications within the bell icon ([[File:OOjs UI icon bell.svg|16px|link=|class=skin-invert]]). There was a long-standing bug where an indication for new notifications was only shown if you had unseen Alerts. This bug is now fixed. In the future, Minerva users will notice a counter atop the bell icon when you have 1 or more unseen Notices and/or Alerts. [https://phabricator.wikimedia.org/T344029] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * VisualEditor has introduced a [[mw:VisualEditor/Hooks|new client-side hook]] for developers to use when integrating with the VisualEditor target lifecycle. This hook should replace the existing lifecycle-related hooks, and be more consistent between different platforms. In addition, the new hook will apply to uses of VisualEditor outside of just full article editing, allowing gadgets to interact with the editor in DiscussionTools as well. The Editing Team intends to deprecate and eventually remove the old lifecycle hooks, so any use cases that this new hook does not cover would be of interest to them and can be [[phab:T355555|shared in the task]]. * Developers who use the <code dir=ltr>mw.Api</code> JavaScript library, can now identify the tool using it with the <code dir=ltr>userAgent</code> parameter: <code dir=ltr>var api = new mw.Api( { userAgent: 'GadgetNameHere/1.0.1' } );</code>. If you maintain a gadget or user script, please set a user agent, because it helps with library and server maintenance and with differentiating between legitimate and illegitimate traffic. [https://phabricator.wikimedia.org/T373874][https://foundation.wikimedia.org/wiki/Policy:Wikimedia_Foundation_User-Agent_Policy] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.22|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W13"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:41, 24 മാർച്ച് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28443127 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-14</span> == <div lang="en" dir="ltr"> <section begin="technews-2025-W14"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/14|Translations]] are available. '''Updates for editors''' * The Editing team is working on a new [[mw:Special:MyLanguage/Edit Check|Edit check]]: [[mw:Special:MyLanguage/Edit check#26 March 2025|Peacock check]]. This check's goal is to identify non-neutral terms while a user is editing a wikipage, so that they can be informed that their edit should perhaps be changed before they publish it. This project is at the early stages, and the team is looking for communities' input: [[phab:T389445|in this Phabricator task]], they are gathering on-wiki policies, templates used to tag non-neutral articles, and the terms (jargon and keywords) used in edit summaries for the languages they are currently researching. You can participate by editing the table on Phabricator, commenting on the task, or directly messaging [[m:user:Trizek (WMF)|Trizek (WMF)]]. * [[mw:Special:MyLanguage/MediaWiki Platform Team/SUL3|Single User Login]] has now been updated on all wikis to move login and account creation to a central domain. This makes user login compatible with browser restrictions on cross-domain cookies, which have prevented users of some browsers from staying logged in. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:35}} community-submitted {{PLURAL:35|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Starting on March 31st, the MediaWiki Interfaces team will begin a limited release of generated OpenAPI specs and a SwaggerUI-based sandbox experience for [[mw:Special:MyLanguage/API:REST API|MediaWiki REST APIs]]. They invite developers from a limited group of non-English Wikipedia communities (Arabic, German, French, Hebrew, Interlingua, Dutch, Chinese) to review the documentation and experiment with the sandbox in their preferred language. In addition to these specific Wikipedia projects, the sandbox and OpenAPI spec will be available on the [[testwiki:Special:RestSandbox|on the test wiki REST Sandbox special page]] for developers with English as their preferred language. During the preview period, the MediaWiki Interfaces Team also invites developers to [[mw:MediaWiki Interfaces Team/Feature Feedback/REST Sandbox|share feedback about your experience]]. The preview will last for approximately 2 weeks, after which the sandbox and OpenAPI specs will be made available across all wiki projects. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.23|MediaWiki]] '''In depth''' * Sometimes a small, [[gerrit:c/operations/cookbooks/+/1129184|one line code change]] can have great significance: in this case, it means that for the first time in years we're able to run all of the stack serving <bdi lang="en" dir="ltr">[http://maps.wikimedia.org/ maps.wikimedia.org]</bdi> - a host dedicated to serving our wikis and their multi-lingual maps needs - from a single core datacenter, something we test every time we perform a [[m:Special:MyLanguage/Tech/Server switch|datacenter switchover]]. This is important because it means that in case one of our datacenters is affected by a catastrophe, we'll still be able to serve the site. This change is the result of [[phab:T216826|extensive work]] by two developers on porting the last component of the maps stack over to [[w:en:Kubernetes|kubernetes]], where we can allocate resources more efficiently than before, thus we're able to withstand more traffic in a single datacenter. This work involved a lot of complicated steps because this software, and the software libraries it uses, required many long overdue upgrades. This type of work makes the Wikimedia infrastructure more sustainable. '''Meetings and events''' * [[mw:Special:MyLanguage/MediaWiki Users and Developers Workshop Spring 2025|MediaWiki Users and Developers Workshop Spring 2025]] is happening in Sandusky, USA, and online, from 14–16 May 2025. The workshop will feature discussions around the usage of MediaWiki software by and within companies in different industries and will inspire and onboard new users. Registration and presentation signup is now available at the workshop's website. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W14"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:04, 1 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28473566 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-15</span> == <div lang="en" dir="ltr"> <section begin="technews-2025-W15"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/15|Translations]] are available. '''Updates for editors''' * From now on, [[m:Special:MyLanguage/Interface administrators|interface admins]] and [[m:Special:MyLanguage/Central notice administrators|centralnotice admins]] are technically required to enable [[m:Special:MyLanguage/Help:Two-factor authentication|two-factor authentication]] before they can use their privileges. In the future this might be expanded to more groups with advanced user-rights. [https://phabricator.wikimedia.org/T150898] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The Design System Team is preparing to release the next major version of Codex (v2.0.0) on April 29. Editors and developers who use CSS from Codex should see the [[mw:Codex/Release Timeline/2.0|2.0 overview documentation]], which includes guidance related to a few of the breaking changes such as <code dir=ltr style="white-space: nowrap;">font-size</code>, <code dir=ltr style="white-space: nowrap;">line-height</code>, and <code dir=ltr style="white-space: nowrap;">size-icon</code>. * The results of the [[mw:Developer Satisfaction Survey/2025|Developer Satisfaction Survey (2025)]]  are now available. Thank you to all participants. These results help the Foundation decide what to work on next and to review what they recently worked on. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.24|MediaWiki]] '''Meetings and events''' * The [[mw:Special:MyLanguage/Wikimedia Hackathon 2025|2025 Wikimedia Hackathon]] will take place in Istanbul, Turkey, between 2–4 May. Registration for attending the in-person event will close on 13 April. Before registering, please note the potential need for a [https://www.mfa.gov.tr/turkish-representations.en.mfa visa] or [https://www.mfa.gov.tr/visa-information-for-foreigners.en.mfa e-visa] to enter the country. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/15|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W15"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:51, 7 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28507470 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-16</span> == <div lang="en" dir="ltr"> <section begin="technews-2025-W16"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/16|Translations]] are available. '''Weekly highlight''' * Later this week, the default thumbnail size will be increased from 220px to 250px. This changes how pages are shown in all wikis and has been requested by some communities for many years, but wasn't previously possible due to technical limitations. [https://phabricator.wikimedia.org/T355914] * File thumbnails are now stored in discrete sizes. If a page specifies a thumbnail size that's not among the standard sizes (20, 40, 60, 120, 250, 330, 500, 960), then MediaWiki will pick the closest larger thumbnail size but will tell the browser to downscale it to the requested size. In these cases, nothing will change visually but users might load slightly larger images. If it doesn't matter which thumbnail size is used in a page, please pick one of the standard sizes to avoid the extra in-browser down-scaling step. [https://www.mediawiki.org/wiki/Special:MyLanguage/Help:Images#Thumbnail_sizes][https://phabricator.wikimedia.org/T355914] '''Updates for editors''' * The Wikimedia Foundation are working on a system called [[m:Edge Uniques|Edge Uniques]] which will enable [[:w:en:A/B testing|A/B testing]], help protect against [[:w:en:Denial-of-service attack|Distributed denial-of-service attacks]] (DDoS attacks), and make it easier to understand how many visitors the Wikimedia sites have. This is so that they can more efficiently build tools which help readers, and make it easier for readers to find what they are looking for. * To improve security for users, a small percentage of logins will now require that the account owner input a one-time password [[mw:Special:MyLanguage/Help:Extension:EmailAuth|emailed to their account]]. It is recommended that you [[Special:Preferences#mw-prefsection-personal-email|check]] that the email address on your account is set correctly, and that it has been confirmed, and that you have an email set for this purpose. [https://phabricator.wikimedia.org/T390662] * "Are you interested in taking a short survey to improve tools used for reviewing or reverting edits on your Wiki?" This question will be [[phab:T389401|asked at 7 wikis starting next week]], on Recent Changes and Watchlist pages. The [[mw:Special:MyLanguage/Moderator Tools|Moderator Tools team]] wants to know more about activities that involve looking at new edits made to your Wikimedia project, and determining whether they adhere to your project's policies. * On April 15, the full Wikidata graph will no longer be supported on <bdi lang="zxx" dir="ltr">[https://query.wikidata.org/ query.wikidata.org]</bdi>. After this date, scholarly articles will be available through <bdi lang="zxx" dir="ltr" style="white-space:nowrap;">[https://query-scholarly.wikidata.org/ query-scholarly.wikidata.org]</bdi>, while the rest of the data hosted on Wikidata will be available through the <bdi lang="zxx" dir="ltr">[https://query.wikidata.org/ query.wikidata.org]</bdi> endpoint. This is part of the scheduled split of the Wikidata Graph, which was [[d:Special:MyLanguage/Wikidata:SPARQL query service/WDQS backend update/September 2024 scaling update|announced in September 2024]]. More information is [[d:Wikidata:SPARQL query service/WDQS graph split|available on Wikidata]]. * The latest quarterly [[m:Special:MyLanguage/Wikimedia Apps/Newsletter/First quarter of 2025|Wikimedia Apps Newsletter]] is now available. It covers updates, experiments, and improvements made to the Wikipedia mobile apps. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The latest quarterly [[mw:Technical Community Newsletter/2025/April|Technical Community Newsletter]] is now available. This edition includes: an invitation for tool maintainers to attend the Toolforge UI Community Feedback Session on April 15th; recent community metrics; and recent technical blog posts. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.25|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W16"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:23, 15 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28540654 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-17</span> == <div lang="en" dir="ltr"> <section begin="technews-2025-W17"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/17|Translations]] are available. '''Updates for editors''' * [[f:Special:MyLanguage/Wikifunctions:Main Page|Wikifunctions]] is now integrated with [[w:dag:Solɔɣu|Dagbani Wikipedia]] since April 15. It is the first project that will be able to call [[f:Special:MyLanguage/Wikifunctions:Introduction|functions from Wikifunctions]] and integrate them in articles. A function is something that takes one or more inputs and transforms them into a desired output, such as adding up two numbers, converting miles into metres, calculating how much time has passed since an event, or declining a word into a case. Wikifunctions will allow users to do that through a simple call of [[f:Special:MyLanguage/Wikifunctions:Catalogue|a stable and global function]], rather than via a local template. [https://www.wikifunctions.org/wiki/Special:MyLanguage/Wikifunctions:Status_updates/2025-04-16] * A new type of lint error has been created: [[Special:LintErrors/empty-heading|{{int:linter-category-empty-heading}}]] ([[mw:Special:MyLanguage/Help:Lint errors/empty-heading|documentation]]). The [[mw:Special:MyLanguage/Help:Extension:Linter|Linter extension]]'s purpose is to identify wikitext patterns that must or can be fixed in pages and provide some guidance about what the problems are with those patterns and how to fix them. [https://phabricator.wikimedia.org/T368722] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:37}} community-submitted {{PLURAL:37|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Following its publication on HuggingFace, the "Structured Contents" dataset, developed by Wikimedia Enterprise, is [https://enterprise.wikimedia.com/blog/kaggle-dataset/ now also available on Kaggle]. This Beta initiative is focused on making Wikimedia data more machine-readable for high-volume reusers. They are releasing this beta version in a location that open dataset communities already use, in order to seek feedback, to help improve the product for a future wider release. You can read more about the overall [https://enterprise.wikimedia.com/blog/structured-contents-snapshot-api/#open-datasets Structured Contents project], and about the [https://enterprise.wikimedia.com/blog/structured-contents-wikipedia-infobox/ first release that's freely usable]. * There is no new MediaWiki version this week. '''Meetings and events''' * The Editing and Machine Learning Teams invite interested volunteers to a video meeting to discuss [[mw:Special:MyLanguage/Edit check/Peacock check|Peacock check]], which is the latest [[mw:Special:MyLanguage/Edit check|Edit check]] that will detect "peacock" or "overly-promotional" or "non-neutral" language whilst an editor is typing. Editors who work with newcomers, or help to fix this kind of writing, or are interested in how we use artificial intelligence in our projects are encouraged to attend. The [[mw:Special:MyLanguage/Editing team/Community Conversations#Next Conversation|meeting will be on April 28, 2025]] at [https://zonestamp.toolforge.org/1745863200 18:00–19:00 UTC] and hosted on Zoom. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W17"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:59, 21 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28578245 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-18</span> == <div lang="en" dir="ltr"> <section begin="technews-2025-W18"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/18|Translations]] are available. '''Updates for editors''' * Event organizers who host collaborative activities on [[m:Special:MyLanguage/CampaignEvents/Deployment status#Global Deployment Plan|multiple wikis]], including Bengali, Japanese, and Korean Wikipedias, will have access to the [[mw:Special:MyLanguage/Extension:CampaignEvents|CampaignEvents extension]] this week. Also, admins in the Wikipedia where the extension is enabled will automatically be granted the event organizer right soon. They won't have to manually grant themselves the right before they can manage events as [[phab:T386861|requested by a community]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:19}} community-submitted {{PLURAL:19|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The release of the next major version of [[mw:Special:MyLanguage/Codex|Codex]], the design system for Wikimedia, is scheduled for 29 April 2025. Technical editors will have access to the release by the week of 5 May 2025. This update will include a number of [[mw:Special:MyLanguage/Codex/Release_Timeline/2.0#Breaking_changes|breaking changes]] and minor [[mw:Special:MyLanguage/Codex/Release_Timeline/2.0#Visual_changes|visual changes]]. Instructions on handling the breaking and visual changes are documented on [[mw:Special:MyLanguage/Codex/Release Timeline/2.0#|this page]]. Pre-release testing is reported in [[phab:T386298|T386298]], with post-release issues tracked in [[phab:T392379|T392379]] and [[phab:T392390|T392390]]. * Users of [[wikitech:Special:MyLanguage/Help:Wiki_Replicas|Wiki Replicas]] will notice that the database views of <code dir="ltr">ipblocks</code>, <code dir="ltr">ipblocks_ipindex</code>, and <code dir="ltr">ipblocks_compat</code> are [[phab:T390767|now deprecated]]. Users can query the <code dir="ltr">[[mw:Special:MyLanguage/Manual:Block_table|block]]</code> and <code dir="ltr">[[mw:Special:MyLanguage/Manual:Block_target_table|block_target]]</code> new views that mirror the new tables in the production database instead. The deprecated views will be removed entirely from Wiki Replicas in June, 2025. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.27|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/April|Language and Internationalization Newsletter]] is now available. This edition includes an overview of the improved [https://test.wikipedia.org/w/index.php?title=Special:ContentTranslation&campaign=contributionsmenu&to=es&filter-type=automatic&filter-id=previous-edits&active-list=suggestions&from=en#/ Content Translation Dashboard Tool], [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/April#Language Support for New and Existing Languages|support for new languages]], [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/April#Wiki Loves Ramadan Articles Made In Content Translation Mobile Workflow|highlights from the Wiki Loves Ramadan campaign]], [[m:Special:MyLanguage/Research:Languages Onboarding Experiment 2024 - Executive Summary|results from the Language Onboarding Experiment]], an analysis of topic diversity in articles, and information on upcoming community meetings and events. '''Meetings and events''' * The [[Special:MyLanguage/Grants:Knowledge_Sharing/Connect/Calendar|Let's Connect Learning Clinic]] will take place on [https://zonestamp.toolforge.org/1745937000 April 29 at 14:30 UTC]. This edition will focus on "Understanding and Navigating Conflict in Wikimedia Projects". You can [[m:Special:MyLanguage/Event:Learning Clinic %E2%80%93 Understanding and Navigating Conflict in Wikimedia Projects (Part_1)|register now]] to attend. * The [[mw:Special:MyLanguage/Wikimedia Hackathon 2025|2025 Wikimedia Hackathon]], which brings the global technical community together to connect, brainstorm, and hack existing projects, will take place from May 2 to 4th, 2025, at Istanbul, Turkey. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W18"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:30, 28 ഏപ്രിൽ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28585685 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-19</span> == <div lang="en" dir="ltr"> <section begin="technews-2025-W19"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/19|Translations]] are available. '''Weekly highlight''' * The Wikimedia Foundation has shared the latest draft update to their [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026|annual plan]] for next year (July 2025–June 2026). This includes an [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026|executive summary]] (also on [[diffblog:2025/04/25/sharing-the-wikimedia-foundations-2025-2026-draft-annual-plan/|Diff]]), details about the three main [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Goals|goals]] ([[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Product & Technology OKRs|Infrastructure]], [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Goals/Volunteer Support|Volunteer Support]], and [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Goals/Effectiveness|Effectiveness]]), [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Global Trends|global trends]], and the [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Budget Overview|budget]] and [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026/Financial Model|financial model]]. Feedback and questions are welcome on the [[m:Talk:Wikimedia Foundation Annual Plan/2025-2026|talk page]] until the end of May. '''Updates for editors''' * For wikis that have the [[m:Special:MyLanguage/CampaignEvents/Deployment status|CampaignEvents extension enabled]], two new feature improvements have been released: ** Admins can now choose which namespaces are permitted for [[m:Special:MyLanguage/Event Center/Registration|Event Registration]] via [[mw:Special:MyLanguage/Community Configuration|Community Configuration]] ([[mw:Special:MyLanguage/Help:Extension:CampaignEvents/Registration/Permitted namespaces|documentation]]). The default setup is for event registration to be permitted in the Event namespace, but other namespaces (such as the project namespace or WikiProject namespace) can now be added. With this change, communities like WikiProjects can now more easily use Event Registration for their collaborative activities. ** Editors can now [[mw:Special:MyLanguage/Transclusion|transclude]] the Collaboration List on a wiki page ([[mw:Special:MyLanguage/Help:Extension:CampaignEvents/Collaboration list/Transclusion|documentation]]). The Collaboration List is an automated list of events and WikiProjects on the wikis, accessed via {{#special:AllEvents}} ([[w:en:Special:AllEvents|example]]). Now, the Collaboration List can be added to all sorts of wiki pages, such as: a wiki mainpage, a WikiProject page, an affiliate page, an event page, or even a user page. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Developers who use the <code dir=ltr>moment</code> library in gadgets and user scripts should revise their code to use alternatives like the <code dir=ltr>Intl</code> library or the new <code dir=ltr>mediawiki.DateFormatter</code> library. The <code dir=ltr>moment</code> library has been deprecated and will begin to log messages in the developer console. You can see a global search for current uses, and [[phab:T392532|ask related questions in this Phabricator task]]. * Developers who maintain a tool that queries the Wikidata term store tables (<code dir=ltr style="white-space: nowrap;">wbt_*</code>) need to update their code to connect to a separate database cluster. These tables are being split into a separate database cluster. Tools that query those tables via the wiki replicas must be adapted to connect to the new cluster instead. [[wikitech:News/2025 Wikidata term store database split|Documentation and related links are available]]. [https://phabricator.wikimedia.org/T390954] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.44/wmf.28|MediaWiki]] '''In depth''' * The latest [[mw:Special:MyLanguage/Extension:Chart/Project/Updates|Chart Project newsletter]] is available. It includes updates on preparing to expand the deployment to additional wikis as soon as this week (starting May 6) and scaling up over the following weeks, plus exploring filtering and transforming source data. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W19"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:13, 6 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28665011 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-20</span> == <div lang="en" dir="ltr"> <section begin="technews-2025-W20"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/20|Translations]] are available. '''Weekly highlight''' * The [[m:Special:MyLanguage/Wikimedia URL Shortener|"Get shortened URL"]] link on the sidebar now includes a [[phab:T393309|QR code]]. Wikimedia site users can now use it by scanning or downloading it to quickly share and access shared content from Wikimedia sites, conveniently. '''Updates for editors''' * The Wikimedia Foundation is working on a system called [[m:Edge Uniques|Edge Uniques]], which will enable [[w:en:A/B testing|A/B testing]], help protect against [[w:en:Denial-of-service attack|distributed denial-of-service attacks]] (DDoS attacks), and make it easier to understand how many visitors the Wikimedia sites have. This is to help more efficiently build tools which help readers, and make it easier for readers to find what they are looking for. Tech News has [[m:Special:MyLanguage/Tech/News/2025/16|previously written about this]]. The deployment will be gradual. Some might see the Edge Uniques cookie the week of 19 May. You can discuss this on the [[m:Talk:Edge Uniques|talk page]]. * Starting May 19, 2025, Event organisers in wikis with the [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] enabled can use [[m:Special:MyLanguage/Event Center/Registration|Event Registration]] in the project namespace (e.g., Wikipedia namespace, Wikidata namespace). With this change, communities don't need admins to use the feature. However, wikis that don't want this change can remove and add the permitted namespaces at [[Special:CommunityConfiguration/CampaignEvents]]. * The Wikipedia project now has a {{int:project-localized-name-group-wikipedia/en}} in [[d:Q36720|Nupe]] ([[w:nup:|<code>w:nup:</code>]]). This is a language primarily spoken in the North Central region of Nigeria. Speakers of this language are invited to contribute to [[w:nup:Tatacin feregi|new Wikipedia]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Developers can now access pre-parsed Dutch Wikipedia, amongst others (English, German, French, Spanish, Italian, and Portuguese) through the [https://enterprise.wikimedia.com/docs/snapshot/#structured-contents-snapshot-bundle-info-beta Structured Contents snapshots (beta)]. The content includes parsed Wikipedia abstracts, descriptions, main images, infoboxes, article sections, and references. * The <code dir="ltr">/page/data-parsoid</code> REST API endpoint is no longer in use and will be deprecated. It is [[phab:T393557|scheduled to be turned off]] on June 7, 2025. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.1|MediaWiki]] '''In depth''' * The [https://wikitech.wikimedia.org/wiki/News/2025_Cloud_VPS_VXLAN_IPv6_migration IPv6 support] is a newly introduced Cloud virtual network that significantly boosts Wikimedia platforms' scalability, security, and readiness for the future. If you are a technical contributor eager to learn more, check out [https://techblog.wikimedia.org/2025/05/06/wikimedia-cloud-vps-ipv6-support/ this blog post] for an in-depth look at the journey to IPv6. '''Meetings and events''' * The 2nd edition of 2025 of [[m:Special:MyLanguage/Afrika Baraza|Afrika Baraza]], a virtual platform for African Wikimedians to connect, will take place on [https://zonestamp.toolforge.org/1747328400 May 15 at 17:00 UTC]. This edition will focus on discussions regarding [[m:Special:MyLanguage/Wikimedia Foundation Annual Plan/2025-2026|Wikimedia Annual planning and progress]]. * The [[m:Special:MyLanguage/MENA Connect Community Call|MENA Connect Community Call]], a virtual meeting for [[w:en:Middle East and North Africa|MENA]] Wikimedians to connect, will take place on [https://zonestamp.toolforge.org/1747501200 May 17 at 17:00 UTC]. You can [[m:Event:MENA Connect (Wiki_Diwan) APP Call|register now]] to attend. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W20"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:36, 12 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28714188 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-21</span> == <div lang="en" dir="ltr"> <section begin="technews-2025-W21"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/21|Translations]] are available. '''Weekly highlight''' * The Editing Team and the Machine Learning Team are working on a new check for newcomers: [[mw:Edit check/Peacock check|Peacock check]]. Using a prediction model, this check will encourage editors to improve the tone of their edits, using artificial intelligence. We invite volunteers to review the first version of the Peacock language model for the following languages: Arabic, Spanish, Portuguese, English, and Japanese. Users from these wikis interested in reviewing this model are [[mw:Edit check/Peacock check/model test|invited to sign up at MediaWiki.org]]. The deadline to sign up is on May 23, which will be the start date of the test. '''Updates for editors''' * From May 20, 2025, [[m:Special:MyLanguage/Oversight policy|oversighters]] and [[m:Special:MyLanguage/Meta:CheckUsers|checkusers]] will need to have their accounts secured with two-factor authentication (2FA) to be able to use their advanced rights. All users who belong to these two groups and do not have 2FA enabled have been informed. In the future, this requirement may be extended to other users with advanced rights. [[m:Special:MyLanguage/Mandatory two-factor authentication for users with some extended rights|Learn more]]. * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] [[m:Special:MyLanguage/Community Wishlist Survey 2023/Multiblocks|Multiblocks]] will begin mass deployment by the end of the month: all non-Wikipedia projects plus Catalan Wikipedia will adopt Multiblocks in the week of May 26, while all other Wikipedias will adopt it in the week of June 2. Please [[m:Talk:Community Wishlist Survey 2023/Multiblocks|contact the team]] if you have concerns. Administrators can test the new user interface now on your own wiki by browsing to [{{fullurl:Special:Block|usecodex=1}} {{#special:Block}}?usecodex=1], and can test the full multiblocks functionality [[testwiki:Special:Block|on testwiki]]. Multiblocks is the feature that makes it possible for administrators to impose different types of blocks on the same user at the same time. See the [[mw:Special:MyLanguage/Help:Manage blocks|help page]] for more information. [https://phabricator.wikimedia.org/T377121] * Later this week, the [[{{#special:SpecialPages}}]] listing of almost all special pages will be updated with a new design. This page has been [[phab:T219543|redesigned]] to improve the user experience in a few ways, including: The ability to search for names and aliases of the special pages, sorting, more visible marking of restricted special pages, and a more mobile-friendly look. The new version can be [https://meta.wikimedia.beta.wmflabs.org/wiki/Special:SpecialPages previewed] at Beta Cluster now, and feedback shared in the task. [https://phabricator.wikimedia.org/T219543] * The [[mw:Special:MyLanguage/Extension:Chart|Chart extension]] is being enabled on more wikis. For a detailed list of when the extension will be enabled on your wiki, please read the [[mw:Special:MyLanguage/Extension:Chart/Project#Deployment Timeline|deployment timeline]]. * [[f:Special:MyLanguage/Wikifunctions:Main Page|Wikifunctions]] will be deployed on May 27 on five Wiktionaries: [[wikt:ha:|Hausa]], [[wikt:ig:|Igbo]], [[wikt:bn:|Bengali]], [[wikt:ml:|Malayalam]], and [[wikt:dv:|Dhivehi/Maldivian]]. This is the second batch of deployment planned for the project. After deployment, the projects will be able to call [[f:Special:MyLanguage/Wikifunctions:Introduction|functions from Wikifunctions]] and integrate them in their pages. A function is something that takes one or more inputs and transforms them into a desired output, such as adding up two numbers, converting miles into metres, calculating how much time has passed since an event, or declining a word into a case. Wikifunctions will allow users to do that through a simple call of [[f:Special:MyLanguage/Wikifunctions:Catalogue|a stable and global function]], rather than via a local template. * Later this week, the Wikimedia Foundation will publish a hub for [[diffblog:2024/07/09/on-the-value-of-experimentation/|experiments]]. This is to showcase and get user feedback on product experiments. The experiments help the Wikimedia movement [[diffblog:2023/07/13/exploring-paths-for-the-future-of-free-knowledge-new-wikipedia-chatgpt-plugin-leveraging-rich-media-social-apps-and-other-experiments/|understand new users]], how they interact with the internet and how it could affect the Wikimedia movement. Some examples are [[m:Special:MyLanguage/Future Audiences/Generated Video|generated video]], the [[m:Special:MyLanguage/Future Audiences/Roblox game|Wikipedia Roblox speedrun game]] and [[m:Special:MyLanguage/Future Audiences/Discord bot|the Discord bot]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:29}} community-submitted {{PLURAL:29|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a bug with creating an account using the API, which has now been fixed. [https://phabricator.wikimedia.org/T390751] '''Updates for technical contributors''' * Gadgets and user scripts that interact with [[{{#special:Block}}]] may need to be updated to work with the new [[mw:Special:MyLanguage/Help:Manage blocks|manage blocks interface]]. Please review the [[mw:Help:Manage blocks/Developers|developer guide]] for more information. If you need help or are unable to adapt your script to the new interface, please let the team know on the [[mw:Help talk:Manage blocks/Developers|talk page]]. [https://phabricator.wikimedia.org/T377121] * The <code dir=ltr>mw.title</code> object allows you to get information about a specific wiki page in the [[w:en:Wikipedia:Lua|Lua]] programming language. Starting this week, a new property will be added to the object, named <code dir=ltr>isDisambiguationPage</code>. This property allows you to check if a page is a disambiguation page, without the need to write a custom function. [https://phabricator.wikimedia.org/T71441] * [[File:Octicons-tools.svg|15px|link=|class=skin-invert|Advanced item]] User script developers can use a [[toolforge:gitlab-content|new reverse proxy tool]] to load javascript and css from [[gitlab:|gitlab.wikimedia.org]] with <code dir=ltr>mw.loader.load</code>. The tool's author hopes this will enable collaborative development workflows for user scripts including linting, unit tests, code generation, and code review on <bdi lang="zxx" dir="ltr">gitlab.wikimedia.org</bdi> without a separate copy-and-paste step to publish scripts to a Wikimedia wiki for integration and acceptance testing. See [[wikitech:Tool:Gitlab-content|Tool:Gitlab-content on Wikitech]] for more information. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.2|MediaWiki]] '''Meetings and events''' * The 12th edition of [[m:Special:MyLanguage/Wiki Workshop 2025|Wiki Workshop 2025]], a forum that brings together researchers that explore all aspects of Wikimedia projects, will be held virtually on 21-22 May. Researchers can [https://pretix.eu/wikimedia/wikiworkshop2025/ register now]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W21"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:11, 19 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28724712 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-22</span> == <div lang="en" dir="ltr"> <section begin="technews-2025-W22"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/22|Translations]] are available. '''Weekly highlight''' * A community-wide discussion about a very delicate issue for the development of [[m:Special:MyLanguage/Abstract Wikipedia|Abstract Wikipedia]] is now open on Meta: where to store the abstract content that will be developed through functions from Wikifunctions and data from Wikidata. The discussion is open until June 12 at [[m:Special:MyLanguage/Abstract Wikipedia/Location of Abstract Content|Abstract Wikipedia/Location of Abstract Content]], and every opinion is welcomed. The decision will be made and communicated after the consultation period by the Foundation. '''Updates for editors''' * Since last week, on all wikis except [[phab:T388604|the largest 20]], people using the mobile visual editor will have [[phab:T385851|additional tools in the menu bar]], accessed using the new <code>+</code> toolbar button. To start, the new menu will include options to add: citations, hieroglyphs, and code blocks. Deployment to the remaining wikis is [[phab:T388605|scheduled]] to happen in June. * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] The <code dir=ltr>[[mw:Special:MyLanguage/Help:Extension:ParserFunctions##ifexist|#ifexist]]</code> parser function will no longer register a link to its target page. This will improve the usefulness of [[{{#special:WantedPages}}]], which will eventually only list pages that are the target of an actual red link. This change will happen gradually as the source pages are updated. [https://phabricator.wikimedia.org/T14019] * This week, the Moderator Tools team will launch [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|a new filter to Recent Changes]], starting at Indonesian Wikipedia. This new filter highlights edits that are likely to be reverted. The goal is to help Recent Changes patrollers identify potentially problematic edits. Other wikis will benefit from this filter in the future. * Upon clicking an empty search bar, logged-out users will see suggestions of articles for further reading. The feature will be available on both desktop and mobile. Readers of Catalan, Hebrew, and Italian Wikipedias and some sister projects will receive the change between May 21 and mid-June. Readers of other wikis will receive the change later. The goal is to encourage users to read the wikis more. [[mw:Special:MyLanguage/Reading/Web/Content Discovery Experiments/Search Suggestions|Learn more]]. * Some users of the Wikipedia Android app can use a new feature for readers, [[mw:Special:MyLanguage/Wikimedia Apps/Team/Android/TrivaGame|WikiGames]], a daily trivia game based on real historical events. The release has started as an A/B test, available to 50% of users in the following languages: English, French, Portuguese, Russian, Spanish, Arabic, Chinese, and Turkish. * The [[mw:Special:MyLanguage/Extension:Newsletter|Newsletter extension]] that is available on MediaWiki.org allows the creation of [[mw:Special:Newsletters|various newsletters]] for global users. The extension can now publish new issues as section links on an existing page, instead of requiring a new page for each issue. [https://phabricator.wikimedia.org/T393844] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The previously deprecated <code dir=ltr>[[mw:Special:MyLanguage/Manual:Ipblocks table|ipblocks]]</code> views in [[wikitech:Help:Wiki Replicas|Wiki Replicas]] will be removed in the beginning of June. Users are encouraged to query the new <code dir=ltr>[[mw:Special:MyLanguage/Manual:Block table|block]]</code> and <code dir=ltr>[[mw:Special:MyLanguage/Manual:Block target table|block_target]]</code> views instead. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.3|MediaWiki]] '''Meetings and events''' * [[d:Special:MyLanguage/Event:Wikidata and Sister Projects|Wikidata and Sister Projects]] is a multi-day online event that will focus on how Wikidata is integrated to Wikipedia and the other Wikimedia projects. The event runs from May 29 – June 1. You can [[d:Special:MyLanguage/Event:Wikidata and Sister Projects#Sessions|read the Program schedule]] and [[d:Special:RegisterForEvent/1291|register]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W22"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:03, 26 മേയ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28788673 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-23</span> == <div lang="en" dir="ltr"> <section begin="technews-2025-W23"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/23|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Extension:Chart|Chart extension]] is now available on all Wikimedia wikis. Editors can use this new extension to create interactive data visualizations like bar, line, area, and pie charts. Charts are designed to replace many of the uses of the legacy [[mw:Special:MyLanguage/Extension:Graph|Graph extension]]. '''Updates for editors''' * It is now easier to configure automatic citations for your wiki within the visual editor's [[mw:Special:MyLanguage/Citoid/Enabling Citoid on your wiki|citation generator]]. Administrators can now set a default template by using the <code dir=ltr>_default</code> key in the local <bdi lang="en" dir="ltr">[[MediaWiki:Citoid-template-type-map.json]]</bdi> page ([[mw:Special:Diff/6969653/7646386|example diff]]). Setting this default will also help to future-proof your existing configurations when [[phab:T347823|new item types]] are added in the future. You can still set templates for individual item types as they will be preferred to the default template. [https://phabricator.wikimedia.org/T384709] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Starting the week of June 2, bots logging in using <code dir=ltr>action=login</code> or <code dir=ltr>action=clientlogin</code> will fail more often. This is because of stronger protections against suspicious logins. Bots using [[mw:Special:MyLanguage/Manual:Bot passwords|bot passwords]] or using a loginless authentication method such as [[mw:Special:MyLanguage/OAuth/Owner-only consumers|OAuth]] are not affected. If your bot is not using one of those, you should update it; using <code dir=ltr>action=login</code> without a bot password was deprecated [[listarchive:list/wikitech-l@lists.wikimedia.org/message/3EEMN7VQX5G7WMQI5K2GP5JC2336DPTD/|in 2016]]. For most bots, this only requires changing what password the bot uses. [https://phabricator.wikimedia.org/T395205] * From this week, Wikimedia wikis will allow ES2017 features in JavaScript code for official code, gadgets, and user scripts. The most visible feature of ES2017 is <bdi lang="zxx" dir="ltr"><code>async</code>/<code>await</code></bdi> syntax, allowing for easier-to-read code. Until this week, the platform only allowed up to ES2016, and a few months before that, up to ES2015. [https://phabricator.wikimedia.org/T381537] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.4|MediaWiki]] '''Meetings and events''' * Scholarship applications to participate in the [[m:Special:MyLanguage/GLAM Wiki 2025|GLAM Wiki Conference 2025]] are now open. The conference will take place from 30 October to 1 November, in Lisbon, Portugal. GLAM contributors who lack the means to support their participation can [[m:Special:MyLanguage/GLAM Wiki 2025/Scholarships|apply here]]. Scholarship applications close on June 7th. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W23"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:53, 2 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28819186 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-24</span> == <div lang="en" dir="ltr"> <section begin="technews-2025-W24"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/24|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Trust and Safety Product|Trust and Safety Product team]] is finalizing work needed to roll out [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] on large Wikipedias later this month. The team has worked with stewards and other users with extended rights to predict and address many use cases that may arise on larger wikis, so that community members can continue to effectively moderate and patrol temporary accounts. This will be the second of three phases of deployment – the last one will take place in September at the earliest. For more information about the recent developments on the project, [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Updates|see this update]]. If you have any comments or questions, write on the [[mw:Talk:Trust and Safety Product/Temporary Accounts|talk page]], and [[m:Event:CEE Catch up Nr. 10 (June 2025)|join a CEE Catch Up]] this Tuesday. '''Updates for editors''' * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] The [[mw:Special:MyLanguage/Help:Watchlist expiry|watchlist expiry]] feature allows editors to watch pages for a limited period of time. After that period, the page is automatically removed from your watchlist. Starting this week, you can set a preference for the default period of time to watch pages. The [[Special:Preferences#mw-prefsection-watchlist-pageswatchlist|preferences]] also allow you to set different default watch periods for editing existing pages, pages you create, and when using rollback. [https://phabricator.wikimedia.org/T265716] [[File:Talk pages default look (April 2023).jpg|thumb|alt=Screenshot of the visual improvements made on talk pages|Example of a talk page with the new design, in French.]] * The appearance of talk pages will change at almost all Wikipedias ([[m:Special:MyLanguage/Tech/News/2024/19|some]] have already received this design change, [[phab:T379264|a few]] will get these changes later). You can read details about the changes [[diffblog:2024/05/02/making-talk-pages-better-for-everyone/|on ''Diff'']]. It is possible to opt out of these changes [[Special:Preferences#mw-prefsection-editing-discussion|in user preferences]] ("{{int:discussiontools-preference-visualenhancements}}"). [https://phabricator.wikimedia.org/T319146][https://phabricator.wikimedia.org/T392121] * Users with specific extended rights (including administrators, bureaucrats, checkusers, oversighters, and stewards) can now have IP addresses of all temporary accounts [[phab:T358853|revealed automatically]] during time-limited periods where they need to combat high-speed account-hopping vandalism. This feature was requested by stewards. [https://phabricator.wikimedia.org/T386492] * This week, the Moderator Tools and Machine Learning teams will continue the rollout of [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|a new filter to Recent Changes]], releasing it to several more Wikipedias. This filter utilizes the Revert Risk model, which was created by the Research team, to highlight edits that are likely to be reverted and help Recent Changes patrollers identify potentially problematic contributions. The feature will be rolled out to the following Wikipedias: {{int:project-localized-name-afwiki/en}}{{int:comma-separator/en}}{{int:project-localized-name-bewiki/en}}{{int:comma-separator/en}}{{int:project-localized-name-bnwiki/en}}{{int:comma-separator/en}}{{int:project-localized-name-cywiki/en}}{{int:comma-separator/en}}{{int:project-localized-name-hawwiki/en}}{{int:comma-separator/en}}{{int:project-localized-name-iswiki/en}}{{int:comma-separator/en}}{{int:project-localized-name-kkwiki/en}}{{int:comma-separator/en}}{{int:project-localized-name-simplewiki/en}}{{int:comma-separator/en}}{{int:project-localized-name-trwiki/en}}. The rollout will continue in the coming weeks to include [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|the rest of the Wikipedias in this project]]. [https://phabricator.wikimedia.org/T391964] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * AbuseFilter editors active on Meta-Wiki and large Wikipedias are kindly asked to update AbuseFilter to make it compatible with temporary accounts. A link to the instructions and the private lists of filters needing verification are [[phab:T369611|available on Phabricator]]. * Lua modules now have access to the name of a page's associated thumbnail image, and on [https://gerrit.wikimedia.org/g/operations/mediawiki-config/+/2e4ab14aa15bb95568f9c07dd777065901eb2126/wmf-config/InitialiseSettings.php#10849 some wikis] to the WikiProject assessment information. This is possible using two new properties on [[mw:Special:MyLanguage/Extension:Scribunto/Lua reference manual#added-by-extensions|mw.title objects]], named <code dir=ltr>pageImage</code> and <code dir=ltr>pageAssessments</code>. [https://phabricator.wikimedia.org/T131911][https://phabricator.wikimedia.org/T380122] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.5|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W24"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:15, 10 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28846858 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-25</span> == <div lang="en" dir="ltr"> <section begin="technews-2025-W25"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/25|Translations]] are available. '''Updates for editors''' * You can [https://wikimediafoundation.limesurvey.net/359761?lang=en nominate your favorite tools] for the sixth edition of the [[m:Special:MyLanguage/Coolest Tool Award|Coolest Tool Award]]. Nominations are anonymous and will be open until June 25. You can re-use the survey to nominate multiple tools. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:33}} community-submitted {{PLURAL:33|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.6|MediaWiki]] '''In depth''' * Foundation staff and technical volunteers use Wikimedia APIs to build the tools, applications, features, and integrations that enhance user experiences. Over the coming years, the MediaWiki Interfaces team will be investing in Wikimedia web (HTTP) APIs to better serve technical volunteer needs and protect Wikimedia infrastructure from potential abuse. You can [https://techblog.wikimedia.org/2025/06/12/apis-as-a-product-investing-in-the-current-and-next-generation-of-technical-contributors/ read more about their plans to evolve the APIs in this Techblog post]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W25"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:37, 16 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28870688 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-26</span> == <div lang="en" dir="ltr"> <section begin="technews-2025-W26"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/26|Translations]] are available. '''Weekly highlight''' * This week, the Moderator Tools and Machine Learning teams will continue the rollout of [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|a new filter to Recent Changes]], releasing it to the third and last batch of Wikipedias. This filter utilizes the Revert Risk model, which was created by the Research team, to highlight edits that are likely to be reverted and help Recent Changes patrollers identify potentially problematic contributions. The feature will be rolled out to the following Wikipedias: {{int:project-localized-name-azwiki/en}}{{int:comma-separator/en}}{{int:project-localized-name-lawiki/en}}{{int:comma-separator/en}}{{int:project-localized-name-mkwiki/en}}{{int:comma-separator/en}}{{int:project-localized-name-mlwiki/en}}{{int:comma-separator/en}}{{int:project-localized-name-mrwiki/en}}{{int:comma-separator/en}}{{int:project-localized-name-nnwiki/en}}{{int:comma-separator/en}}{{int:project-localized-name-pawiki/en}}{{int:comma-separator/en}}{{int:project-localized-name-swwiki/en}}{{int:comma-separator/en}}{{int:project-localized-name-tewiki/en}}{{int:comma-separator/en}}{{int:project-localized-name-tlwiki/en}}. The rollout will continue in the coming weeks to include [[mw:Special:MyLanguage/2025 RecentChanges Language Agnostic Revert Risk Filtering|the rest of the Wikipedias in this project]]. [https://phabricator.wikimedia.org/T391964] '''Updates for editors''' * Last week, [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] were rolled out on Czech, Korean, and Turkish Wikipedias. This and next week, deployments on larger Wikipedias will follow. [[mw:Talk:Trust and Safety Product/Temporary Accounts|Share your thoughts]] about the project. [https://phabricator.wikimedia.org/T340001] * Later this week, the Editing team will release [[mw:Special:MyLanguage/Help:Edit check#Multi check|Multi Check]] to all Wikipedias (except English Wikipedia). This feature shows multiple [[mw:Special:MyLanguage/Help:Edit check#Reference check|Reference checks]] within the editing experience. This encourages users to add citations when they add multiple new paragraphs to a Wikipedia article. This feature was previously available as an A/B test. [https://analytics.wikimedia.org/published/reports/editing/multi_check_ab_test_report_final.html#summary-of-results The test shows] that users who are shown multiple checks are 1.3 times more likely to add a reference to their edit, and their edit is less likely to be reverted (-34.7%). [https://phabricator.wikimedia.org/T395519] * A few pages need to be renamed due to software updates and to match more recent Unicode standards. All of these changes are related to title-casing changes. Approximately 71 pages and 3 files will be renamed, across 15 wikis; the complete list is in [[phab:T396903|the task]]. The developers will rename these pages next week, and they will fix redirects and embedded file links a few minutes later via a system settings update. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:24}} community-submitted {{PLURAL:24|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that had caused pages to scroll upwards when text near the top was selected. [https://phabricator.wikimedia.org/T364023] '''Updates for technical contributors''' * Editors can now use Lua modules to filter and transform tabular data for use with [[mw:Special:MyLanguage/Extension:Chart|Extension:Chart]]. This can be used for things like selecting a subset of rows or columns from the source data, converting between units, statistical processing, and many other useful transformations. [[mw:Special:MyLanguage/Extension:Chart/Transforms|Information on how to use transforms is available]]. [https://www.mediawiki.org/wiki/Special:MyLanguage/Extension:Chart/Project/Updates] * The <code dir=ltr>all_links</code> variable in [[Special:AbuseFilter|AbuseFilter]] is now renamed to <code dir=ltr>new_links</code> for consistency with other variables. Old usages will still continue to work. [https://phabricator.wikimedia.org/T391811] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.7|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Growth/Newsletters/34|Growth newsletter]] is available. It includes: the recent updates for the "Add a Link" Task, two new Newcomer Engagement Features, and updates to Community Configuration. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W26"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:19, 23 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28870688 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-27</span> == <div lang="en" dir="ltr"> <section begin="technews-2025-W27"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/27|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] has been enabled on all Wikipedias. The extension makes it easier to organize and participate in collaborative activities, like edit-a-thons and WikiProjects, on the wikis. The extension has three features: [[m:Special:MyLanguage/Event Center/Registration|Event Registration]], [[m:Special:MyLanguage/CampaignEvents/Collaboration list|Collaboration List]], and [[m:Campaigns/Foundation Product Team/Invitation list|Invitation List]]. To request the extension for your wiki, visit the [[m:Special:MyLanguage/CampaignEvents/Deployment status#How to Request the CampaignEvents Extension for your wiki|Deployment information page]]. '''Updates for editors''' * AbuseFilter maintainers can now [[mw:Special:MyLanguage/Extension:IPReputation/AbuseFilter variables|match against IP reputation data]] in [[mw:Special:MyLanguage/Extension:AbuseFilter|AbuseFilters]]. IP reputation data is information about the proxies and VPNs associated with the user's IP address. This data is not shown publicly and is not generated for actions performed by registered accounts. [https://phabricator.wikimedia.org/T354599] * Hidden content that is within [[mw:Special:MyLanguage/Manual:Collapsible elements|collapsible parts of wikipages]] will now be revealed when someone searches the page using the web browser's "Find in page" function (Ctrl+F or ⌘F) in supporting browsers. [https://phabricator.wikimedia.org/T327893][https://developer.mozilla.org/en-US/docs/Web/HTML/Reference/Global_attributes/hidden#browser_compatibility] * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] A new feature, called [[mw:Special:MyLanguage/Help:TemplateData/Template discovery|Favourite Templates]], will be deployed later this week on all projects (except English Wikipedia, which will receive the feature next week), following a piloting phase on Polish and Arabic Wikipedia, and Italian and English Wikisource. The feature will provide a better way for new and experienced contributors to recall and discover templates via the template dialog, by allowing users to put templates on a special "favourite list". The feature works with both the visual editor and the wikitext editor. The feature is a [[m:Special:MyLanguage/Community Wishlist/Focus areas/Template recall and discovery|community wishlist focus area]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that had caused some Notifications to be sent multiple times. [https://phabricator.wikimedia.org/T397103] '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.8|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W27"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:39, 30 ജൂൺ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28917415 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-28</span> == <div lang="en" dir="ltr"> <section begin="technews-2025-W28"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/28|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Help:Temporary accounts|Temporary accounts]] have been rolled out on 18 large and medium-sized Wikipedias, including German, Japanese, French, and Chinese. Now, about 1/3 of all logged-out activity across wikis is coming from temporary accounts. Users involved in patrolling may be interested in two new documentation pages: [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Access to IP|Access to IP]], explaining everything related to access to temporary account IP addresses, and [[mw:Special:MyLanguage/Trust and Safety Product/Temporary Accounts/Repository|Repository]] with a list of new gadgets and user scripts. '''Updates for editors''' * Anyone can play an experimental new game, [[mw:Special:MyLanguage/New Engagement Experiments/WikiRun|WikiRun]], that lets you race through Wikipedia by clicking from one article to another, aiming to reach a target page in as few steps and in as little time as possible. The project's goal is to explore new ways of engaging readers. [https://wikirun-game.toolforge.org/ Try playing the game] and let the team know what you think [[mw:Talk:New Engagement Experiments/WikiRun|on the talk page]]. * Users of the Wikipedia Android app in some languages can now play the new [[mw:Special:MyLanguage/Wikimedia Apps/Team/Android/TrivaGame|trivia game]]. ''Which came first?'' is a simple history game where you guess which of two events happened earlier on today's date. It was previously available as an A/B test. It is now available to all users in English, German, French, Spanish, Portuguese, Russian, Arabic, Turkish, and Chinese. The goal of the feature is to help engage with new generations of readers. [https://meta.wikimedia.org/wiki/Special:MyLanguage/Tech/News/2025/22] * Users of the iOS Wikipedia App in some languages may see a new tabbed browsing feature that enables you to open multiple tabs while reading. This feature makes it easier to explore related topics and switch between articles. The A/B test is currently running in Arabic, English, and Japanese in selected regions. More details are available on the [[mw:Special:MyLanguage/Wikimedia Apps/Team/iOS/Tabbed Browsing (Tabs)|Tabbed Browsing project page]]. * Bureaucrats on Wikimedia wikis can now use [[{{#special:VerifyOATHForUser}}]] to check if users have enabled [[mw:Special:MyLanguage/Help:Two-factor authentication|two-factor authentication]]. [https://phabricator.wikimedia.org/T265726] * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] A new feature related to [[m:Special:MyLanguage/Community Wishlist/Focus areas/Template recall and discovery|Template Recall and Discovery]] will be deployed later this week to all Wikimedia projects: a [[mw:Special:MyLanguage/Help:TemplateData/Template discovery#Template categories|template category browser]] will be introduced to assist users in finding templates to put in their “favourite” list. The browser will allow users to browse a list of templates which have been organised into a given category tree. The feature has been requested by the community [[m:Special:MyLanguage/Community Wishlist/Wishes/Select templates by categories|through the Community Wishlist]]. * It is now possible to access watchlist preferences from the watchlist page. Also the redundant button to edit the watchlist has been removed. [https://www.mediawiki.org/wiki/Moderator_Tools/Watchlist] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * As part of [[mw:MediaWiki_1.44|MediaWiki 1.44]] there is now a unified built-in Notifications system that makes it easier for developers to send, manage, and customize notifications. Check out the updated documentation at [[mw:Manual:Notifications|Manual:Notifications]], information about migration in [[phab:T388663|T388663]] and details on deprecated hooks in [[phab:T389624|T389624]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.9|MediaWiki]] '''Meetings and events''' * [[d:Special:MyLanguage/Event:WikidataCon 2025|WikidataCon 2025]], the conference dedicated to Wikidata is now open for [https://pretalx.com/wikidatacon-2025/cfp session proposals] and for [[d:Special:RegisterForEvent/1340|registration]]. This year's event will be held online from October 31 – November 02 and will explore on the theme of "Connecting People through Linked Open Data". '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/28|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W28"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:04, 8 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28930584 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-29</span> == <div lang="en" dir="ltr"> <section begin="technews-2025-W29"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/29|Translations]] are available. '''Updates for editors''' * [[mw:Special:MyLanguage/Help:TemplateData/Template discovery#Featured templates|Featured templates]], a new feature related to [[m:Special:MyLanguage/Community Wishlist/Focus areas/Template recall and discovery|Template Recall and Discovery]] will be deployed this week to all Wikimedia projects: With this feature, editors will be able to quickly access a list of templates that are likely to be useful. These templates will be displayed in a list, under the "featured" tab of the template discovery interface. Administrators can define the list via the Community Configuration interface. The feature fulfills a request by the community [[m:Special:MyLanguage/Community Wishlist/Wishes/Easy access Templates|through the Community Wishlist]]. [https://phabricator.wikimedia.org/T367428][https://phabricator.wikimedia.org/T392896] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the request to add Malayalam fonts in the [[oldWikisource:Special:MyLanguage/Wikisource:WS Export|Wikisource Book Export Tool]] was resolved and now, the rendering of Malayalam letters in exported Wikisource books are accurate. [https://phabricator.wikimedia.org/T374457] '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.10|MediaWiki]] '''In depth''' * Developers, designers, and all Wikimedians are invited to [https://phabricator.wikimedia.org/project/board/7953/ submit a project idea] for the Wikimania Hackathon 2025. Read [https://diff.wikimedia.org/2025/06/30/call-for-projects-wikimania-hackathon-2025-is-coming-to-nairobi/ this Diff blog post] for more details. '''Meetings and events''' * [[m:WikiIndaba conference 2025|WikiIndaba 2025]] scholarship application and program submission is open until 23:59 GMT on July 20. WikiIndaba is a regional conference for African Wikimedians both on the continent and in the diaspora to unite and grow together. Submit [https://docs.google.com/forms/d/e/1FAIpQLSdJTv68R1OPASXXDfpIl8EWiMLTM-TDwh6_5gNVvFuWccFZ2Q/viewform your scholarship application] and [https://ee.kobotoolbox.org/x/BI3omIfH program proposal] now! * [https://br.wikimedia.org/wiki/WikiCon_Brasil_2025 WikiCon Brasil 2025] will take place on July 19-20 in Salvador, Bahia, Brazil. The Brazilian community members are encouraged to register and attend! '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/29|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W29"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:07, 14 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=28980963 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-30</span> == <div lang="en" dir="ltr"> <section begin="technews-2025-W30"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/30|Translations]] are available. '''Updates for editors''' * The Translation Suggestions feature in the [[mw:Special:MyLanguage/Content translation|Content Translation tool]] now has another level of article filters added to the "[https://en.wikipedia.org/w/index.php?title=Special:ContentTranslation&filter-type=automatic&filter-id=previous-edits&active-list=suggestions&from=en&to=fi#/ ... More]" category. Translators who use the Suggestions feature can now select and receive article suggestions that are customized to geographical locations of their interest using the new "{{int:Cx-sx-suggestions-filters-tab-regions}}" filter. [https://phabricator.wikimedia.org/T113257] * Administrators can now limit "Add a Link" to newcomers. The [[mw:Special:MyLanguage/Help:Growth/Tools/Add a link|"Add a Link"]] Structured Task [[mw:Special:MyLanguage/Growth/Constructive activation experimentation#Enwiki A/B test & "Add a Link" Improvements (Wiki Experiences 1.2.11 & 1.2.16)|helps new account holders start editing]], but some communities have requested the ability to restrict it to its intended audience: newcomers. Administrators can configure this setting within the [[Special:CommunityConfiguration/GrowthSuggestedEdits|Community Configuration]] feature. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:29}} community-submitted {{PLURAL:29|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * For AbuseFilter editors on [[phab:T392144|some wikis]], it is now possible to filter edits based on the RevertRisk score of the edit being attempted. It is only populated if the action being evaluated is an edit. For more information, please see the [[mw:Special:MyLanguage/Extension:ORES/AbuseFilter variables#What variables are available for use|ORES/AbuseFilter variables]] documentation. * The [[mw:Special:MyLanguage/Beta Cluster|Beta Cluster]] wikis have [[listarchive:list/wikitech-l@lists.wikimedia.org/thread/YDABPV75LADRQCXMJAFWUP256N4EQ25B/|been moved]] from <code dir=ltr>beta.wmflabs.org</code> to <code dir=ltr>beta.wmcloud.org</code>. Users may need to update URLs in any tools, or in their password managers. Any related issues can be [[phab:T289318|reported in the task]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.11|MediaWiki]] '''Meetings and events''' * [[m:Special:MyLanguage/WikiCite 2025|WikiCite 2025]] will take place from 29–31 August, both online and in-person in Bern, Switzerland. The event's goals are to reconnect communities, institutions, and individuals working with open citations, bibliographic data, and the Wikidata/Wikibase ecosystem. Registration is open and the call for proposals will be announced soon. [https://lists.wikimedia.org/hyperkitty/list/wikidata@lists.wikimedia.org/message/KQZUG3ETKLBWPBYSB2YAWZIRPWHS24TG/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/30|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W30"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:40, 21 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29005283 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-31</span> == <div lang="en" dir="ltr"> <section begin="technews-2025-W31"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/31|Translations]] are available. '''Weekly highlight''' * The Community Tech team will be focusing on wishes related to Watchlists and Recent Changes pages, over the next few months. They are looking for feedback. Please [[m:Special:MyLanguage/Community Wishlist/Updates#July 24, 2025: Watchlists and Recent Changes pages|read the latest update]], and if you have ideas, please [[m:Special:MyLanguage/Community Wishlist|submit a wish]] on the topic. '''Updates for editors''' * The Wikimedia Commons community has decided to block [[:mw:Special:MyLanguage/Upload dialog|cross-wiki uploads]] to Wikimedia Commons, for all users without autoconfirmed rights on that wiki, starting on August 16. This is because of [[:c:Commons:Cross-wiki media upload tool/History|widespread problems]] related to files that are uploaded by newcomers. Users who are affected by this will get an error message with a link to the less restrictive UploadWizard on Commons. Please help translating the [[:c:Special:MyLanguage/MediaWiki:Abusefilter-disallowed-cross-wiki-upload|message]] or give feedback on the message text. Please also update your local help pages to explain this restriction. [https://phabricator.wikimedia.org/T370598] * On wikis with temporary accounts enabled and Meta-Wiki, administrators may now set up a footer for the Special:Contributions pages of temporary accounts, similar to those which can be shown on IP and user-account pages. They may do it by creating the page named <code dir=ltr>MediaWiki:Sp-contributions-footer-temp</code>. [https://phabricator.wikimedia.org/T398347] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.12|MediaWiki]] '''Meetings and events''' * [[wmania:Special:MyLanguage/2025:Wikimania|Wikimania 2025]] will run from August 6–9. The [https://wikimedia.eventyay.com/talk/wikimania2025/schedule/ program is available] for you to plan which sessions you want to attend. Most sessions will be live-streamed, with exceptions for those that show the "no camera" icon. If you are joining online to watch live-streams and use the interactive features, please [[wmania:Special:MyLanguage/2025:Registration|register]] for a free virtual ticket. For example, you may be interested in technical sessions such as: ** [https://wikimedia.eventyay.com/talk/wikimania2025/talk/KFEFVG/ Temporary Accounts: Enhancing privacy for our unregistered editors] ** [https://wikimedia.eventyay.com/talk/wikimania2025/talk/TVCVAB/ Building a Sustainable Future for Wikimedia Contributors] ** [https://wikimedia.eventyay.com/talk/wikimania2025/talk/WTRQCJ/ A dozen visions for wikitext!] ** [https://wikimedia.eventyay.com/talk/wikimania2025/talk/8YKKP9/ Coordinate Across Stakeholders with the Product and Technology Advisory Council] * The [[mw:Special:MyLanguage/MediaWiki Users and Developers Conference Fall 2025|MediaWiki Users and Developers Conference, Fall 2025]] will be held 28–30 October 2025 in Hanover, Germany. This event is organized by and for the third-party MediaWiki community. You can propose sessions and register to attend. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/31|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W31"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:25, 29 ജൂലൈ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29051727 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-32</span> == <div lang="en" dir="ltr"> <section begin="technews-2025-W32"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/32|Translations]] are available. '''Updates for editors''' * Editors can now enable the [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/User Info|User Info card]]. This feature adds an icon next to usernames on history pages and similar user-contribution log pages. When you tap or click on the icon, it displays data related to that user account such as the number of edits, reverted edits, blocks, and more. It's part of a broader project to make it easier for moderators to evaluate account trustworthiness. The feature can be enabled in [[testwiki:Special:GlobalPreferences#mw-prefsection-rendering|your global preferences]], and later this week it will be available in local preferences. [https://phabricator.wikimedia.org/T386439] * Everybody is invited to share comments on [[m:Special:MyLanguage/CampaignEvents/Collaborative contributions|Collaborative Contributions]], a project recently launched by the [[m:Special:MyLanguage/Connection Team|Connection team]]. The project aims to create a new way to display the impact of collaborative editing activities (such as edit-a-thons, backlog drives, and WikiProjects) on the wikis. Post your comments on the [[m:Talk:CampaignEvents/Collaborative contributions|project talk page]]. [https://phabricator.wikimedia.org/T378035] * Administrators can now define the default block duration for temporary accounts. To do that, they need to create a page named <code dir=ltr>MediaWiki:Ipb-default-expiry-temporary-account</code> and use a value defined in <code dir=ltr>MediaWiki:Ipboptions</code>. This allows administrators to easily block temporary accounts for 90 days, which is functionally equivalent to an indefinite block. The advantage of this solution is that it does not clutter Special:BlockList. [[mw:Special:MyLanguage/Manual:Block and unblock#Default block duration options|More documentation]] is available. [https://phabricator.wikimedia.org/T398626] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Gadgets can now include <code dir=ltr>.vue</code> files. This makes it easier to develop modern user interfaces using [[mw:Vue.js|Vue.js]], in particular using [[mw:Special:MyLanguage/Codex|Codex]], the official design system of Wikimedia. [[wmdoc:codex/latest/icons/overview.html|Codex icons]] can be loaded through the gadget definition. [[mw:Special:MyLanguage/Extension:Gadgets#Pages|The documentation]] has examples. For user scripts that use Vue.js, an [[mw:API:CodexIcons|API module]] now exists to load Codex icons. [https://phabricator.wikimedia.org/T340460][https://phabricator.wikimedia.org/T311099] * Module developers can now use a [[mw:Help:Extension:Translate/Message Bundles/Lua reference|Lua interface]] to simplify the preparation of Lua modules for translation on Meta-Wiki. This improvement makes it easier for translators to find and edit module strings without dealing with raw Lua code. It helps prevent mistakes that could break the module during translation. Module developers and translators are invited to [[commons:File:Translatable modules video demo July 2025.webm|watch the demo video]], read more about [[mw:Special:MyLanguage/Translatable modules|translatable modules]] to understand how it works, refer to Meta-Wiki's [[m:Module:User Wikimedia project|Module:User Wikimedia project]] for example usage, and [[mw:Talk:Translatable modules|share their feedback]] on how well it addresses the challenges in their workflow. The interface still has some performance issues, so it should not be used in widely used modules yet. [https://phabricator.wikimedia.org/T359918] * Developers of external tools that connect to Wikimedia pages must set a user-agent that complies with [[foundation:Special:MyLanguage/Policy:Wikimedia Foundation User-Agent Policy|the user-agent policy]]. This policy will start to be more strongly enforced in August because of external crawlers that are [[diffblog:2025/04/01/how-crawlers-impact-the-operations-of-the-wikimedia-projects/|overusing]] Wikimedia's resources. Tools that are hosted on Wikimedia's Toolforge or Cloud VPS will not be affected by this for now, but should still set a user-agent. [[phab:T400119|More technical details are available]], and related questions are welcome in that task. * Parsoid Read Views is going to be rolling out to some smaller Wikipedias over the next few weeks, following the successful transition of Wikivoyages and Wiktionaries to Parsoid Read Views. For more information, see the [[mw:Special:MyLanguage/Parsoid/Parser Unification|Parsoid/Parser Unification]] project page. [https://phabricator.wikimedia.org/project/profile/7694/] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.13|MediaWiki]] '''Meetings and events''' * [[wmania:Special:MyLanguage/2025:Wikimania|Wikimania 2025]] will run from August 6–9. The [https://wikimedia.eventyay.com/talk/wikimania2025/schedule/ program is available] for you to plan which sessions you want to attend. Most sessions will be live-streamed, with exceptions for those that show the "no camera" icon. If you are joining online to watch live-streams and use the interactive features, please [[wmania:Special:MyLanguage/2025:Registration|register]] for a free virtual ticket. For example, you may be interested in technical sessions such as: ** [https://wikimedia.eventyay.com/talk/wikimania2025/talk/GEH9DH/ Wikimedia’s knowledge infrastructure in a changing internet: Establishing sustainable pathways for content reuse] ** [https://wikimedia.eventyay.com/talk/wikimania2025/talk/7ELN9Q/ Wikifunctions is coming soon to a wiki near you!] ** [https://wikimedia.eventyay.com/talk/wikimania2025/talk/ZMGVJV/ Shaping the Future of Wikipedia’s Reader Experience] ** [https://wikimedia.eventyay.com/talk/wikimania2025/talk/KCKTFZ/ Making Wikipedia More Readable: What Comes Next] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/32|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W32"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 03:39, 5 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29083927 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-33</span> == <div lang="en" dir="ltr"> <section begin="technews-2025-W33"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/33|Translations]] are available. '''Updates for editors''' * The WikiEditor toolbar now includes [[mw:Special:MyLanguage/Help:Extension:WikiEditor#Keyboard shortcuts|its keyboard shortcuts]] in the tooltips for its buttons. This will help to improve the discoverability of this feature. [https://phabricator.wikimedia.org/T400583] * The [[m:Special:MyLanguage/Product and Technology Advisory Council|Product and Technology Advisory Council]] published a set of [[m:Special:MyLanguage/Product and Technology Advisory Council/August 2025 draft PTAC proposals for feedback|proposed experiments]] the Wikimedia Foundation can try to improve communication with community. Feedback on the proposals are welcomed until August 22 on [[m:Talk:Product and Technology Advisory Council/August 2025 draft PTAC proposals for feedback|this talk page]]. * The search bar on the Minerva skin (mobile) has been updated to use the same type-ahead search component that is used on the Vector 2022 skin. There are no changes in search functionality but there are minor visual changes. Specifically, the close-search button has been changed from an "X" to a back arrow. This helps to distinguish it from the other "X" button that is used to clear any text. [https://phabricator.wikimedia.org/T393944] * Editors on some wikis will see a new toggle for "Group results by page" on watchlist, related changes, and recent changes pages. This is [[mw:Special:MyLanguage/Moderator Tools/Watchlist/Experiment|an A/B experiment]] that is planned to start on August 11, and will run for 3–6 weeks on the Bengali, Chinese, Czech, French, Greek, Portuguese, and Urdu Wikipedias. The experiment will examine how making this feature more discoverable might affect editors' ability to find the edits they are looking for. [https://phabricator.wikimedia.org/T396789] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * The multiwiki datasets of [[:wikt:en:Module:Unicode data|Unicode data]] have been moved to [[c:Category:Unicode Module Datasets|Category:Unicode Module Datasets]] on Wikimedia Commons, to follow the idea of "One common data source, multiple local wikis". Most wikis have been updated to use the Commons version. You can ask questions at [[c:Category talk:Unicode Module Datasets|the talkpage]]. [https://en.wiktionary.org/wiki/Module_talk:Unicode_data#Data_from_commons] * Lua code can add warnings when something is wrong, by using the <code dir=ltr>mw.addWarning()</code> function. It is now possible to add more than one warning, instead of new warnings replacing old ones. If you maintain a Lua module that used warnings, you should check it still works as expected. [https://phabricator.wikimedia.org/T398390] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.14|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/33|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W33"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:27, 11 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29106516 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-34</span> == <div lang="en" dir="ltr"> <section begin="technews-2025-W34"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/34|Translations]] are available. '''Updates for editors''' * Later this week, people who are logged-in and have the "[[mw:Special:MyLanguage/Talk pages project/Feature summary|Discussion tools]]" [[Special:Preferences#mw-prefsection-betafeatures|Beta Feature]] enabled will gain the ability to "Thank" individual comments directly from talk pages, rather than needing to navigate to page history. [[mw:Special:MyLanguage/Talk pages project/Feature summary#Comment actions|Learn more about this feature]]. [https://phabricator.wikimedia.org/T400849] * An A/B test comparing two versions of the desktop donate link launched on testwiki on 12 August and on English Wikipedia 14 August for 0.1% of logged out users on the desktop site. The experiment will run for three weeks, ending on 12 September. [https://phabricator.wikimedia.org/T395716] * An A/A test to measure the baseline for reader retention was launched 12 August using [[wikitech:Experimentation Lab|Experimentation Lab]]. This measures the percentage of users who revisit a wiki after their initial visit over a 14-day period. No visual changes are expected. The experiment will run through 31 August. [https://phabricator.wikimedia.org/T399227] * Five new wikis have been created: ** a {{int:project-localized-name-group-wikisource/en}} in [[d:Q34057|Tagalog]] ([[s:tl:|<code>s:tl:</code>]]) [https://phabricator.wikimedia.org/T388639] ** a {{int:project-localized-name-group-wikisource/en}} in [[d:Q36213|Madurese]] ([[s:mad:|<code>s:mad:</code>]]) [https://phabricator.wikimedia.org/T391747] ** a {{int:project-localized-name-group-wikipedia/en}} in [[d:Q3450749|Rakhine]] ([[w:rki:|<code>w:rki:</code>]]) [https://phabricator.wikimedia.org/T392490] ** a {{int:project-localized-name-group-wikibooks/en}} in [[d:Q13324|Minangkabau]] ([[b:min:|<code>b:min:</code>]]) [https://phabricator.wikimedia.org/T395452] ** a {{int:project-localized-name-group-wiktionary/en}} in [[d:Q7598268|Standard Moroccan Amazigh]] ([[wikt:zgh:|<code>wikt:zgh:</code>]]) [https://phabricator.wikimedia.org/T399684] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:46}} community-submitted {{PLURAL:46|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.15|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/34|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W34"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:36, 19 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29127690 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-35</span> == <div lang="en" dir="ltr"> <section begin="technews-2025-W35"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/35|Translations]] are available. '''Updates for editors''' * [[File:Octicons-gift.svg|12px|link=|class=skin-invert|Wishlist item]] [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Template authors can now use additional CSS properties, since the CSS sanitizer used by [[mw:Special:MyLanguage/Help:TemplateStyles|TemplateStyles]] was updated. For example: <code>width: fit-content</code>; <code>ruby-align</code>; relative units such as <code>lh</code>; and custom strings in <code>list-style-type</code>. These improvements are a [[m:Special:MyLanguage/Community Wishlist/Wishes/Allow use of modern CSS in templates by updating the TemplateStyles CSS sanitizer|Community Wishlist wish]]. [https://phabricator.wikimedia.org/T271958][https://phabricator.wikimedia.org/T277755][https://phabricator.wikimedia.org/T293633][https://phabricator.wikimedia.org/T295088][https://phabricator.wikimedia.org/T326906][https://phabricator.wikimedia.org/T340057][https://phabricator.wikimedia.org/T360725][https://phabricator.wikimedia.org/T371809][https://phabricator.wikimedia.org/T375344][https://phabricator.wikimedia.org/T394619] * On large wikis, the default time period to display edits from, within the Special:RecentChanges page, has been changed from 7 days to 1 day. This is part of a performance improvement project. This should have no user-facing impact due to the quantity of edits on these wikis. [https://phabricator.wikimedia.org/T399455] * Administrators can now access the [[{{#special:BlockedExternalDomains}}]] page from the [[{{#special:CommunityConfiguration}}]] list page. This makes it easier to find. [https://phabricator.wikimedia.org/T393240] * Wikimedia Commons videos were not shown in the Videos tab in Google Search. The problem was investigated and reported to Google who have now fixed the issue. [https://phabricator.wikimedia.org/T396168][https://meta.wikimedia.org/wiki/Community_Wishlist/Wishes/Do_something_about_Google_%26_DuckDuckGo_search_not_indexing_media_files_and_categories_on_Commons] * One new wiki has been created: a {{int:project-localized-name-group-wiktionary/en}} in [[d:Q33014|Betawi]] ([[wikt:bew:|<code>wikt:bew:</code>]]) [https://phabricator.wikimedia.org/T402130] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:39}} community-submitted {{PLURAL:39|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Two fields of the [[mw:Special:MyLanguage/Manual:Recentchanges table|recentchanges database table]] are being removed. <code>rc_new</code> and <code>rc_type</code> are being removed in favor of <code>rc_source</code>. Queries to these older fields will start to fail starting this week and developers should use <code>rc_source</code> instead. These older fields were deprecated over 10 years ago and should not be in use. This is part of work to improve the performance and stability of queries to the recentchanges table. [https://phabricator.wikimedia.org/T400696] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.16|MediaWiki]] '''In depth''' * The latest quarterly [[mw:Special:MyLanguage/Wikimedia Language and Product Localization/Newsletter/2025/July|Language and Internationalization Newsletter]] is now available. This edition includes: support for new languages in MediaWiki and translatewiki; the start of the Language Onboarding and Development project to help support the growth of new and small wikis; updates on research projects; and more. '''Meetings and events''' * The next [[mw:Special:MyLanguage/Wikimedia Language and Product Localization/Community meetings#29 August 2025|Language Community Meeting]] is happening soon, August 29th at [https://zonestamp.toolforge.org/1756479600 15:00 UTC]. This week's meeting will cover: the Avro keyboard developers from Wikimedia Bangladesh, who were recently awarded a national award for their contributions to this keyboard; and other topics. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/35|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W35"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 00:10, 26 ഓഗസ്റ്റ് 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29175124 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == Tech News: 2025-36 == <section begin="technews-2025-W36"/><div class="plainlinks"> <span lang="en" dir="ltr" class="mw-content-ltr">Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/36|Translations]] are available.</span> '''<span lang="en" dir="ltr" class="mw-content-ltr">Weekly highlight</span>''' * ഒരു പകർപ്പവകാശ ലംഘനം നീക്കം ചെയ്യുമ്പോൾ എഡിറ്റ് സംഗ്രഹങ്ങളിൽ ഉപയോഗിക്കുന്ന ടെംപ്ലേറ്റുകൾ, സാങ്കേതിക പദങ്ങൾ, നയങ്ങൾ എന്നിവയുടെ പട്ടിക തയ്യാറാക്കാൻ എഡിറ്റിംഗ് ടീം ആഗ്രഹിക്കുന്നു. ഇതിലൂടെ പകർപ്പവകാശ പ്രശ്‌നങ്ങളാൽ തിരികെ കൊണ്ടുവന്ന എഡിറ്റുകളുടെ എണ്ണം തിരിച്ചറിയാൻ സഹായിക്കും. താഴെപ്പറയുന്ന വിക്കികളിലെ കമ്മ്യൂണിറ്റി അംഗങ്ങളെ [[Phab:T402601|T402601]]-ൽ ഈ പദങ്ങൾ ചേർക്കാൻ, അല്ലെങ്കിൽ അവരുടെ പട്ടിക [[User:Trizek (WMF)|Trizek_(WMF)]]-നൊപ്പം പങ്കിടാൻ ക്ഷണിക്കുന്നു: {{int:project-localized-name-arwiki/ml}}{{int:comma-separator/ml}}{{int:project-localized-name-cswiki/ml}}{{int:comma-separator/ml}}{{int:project-localized-name-dewiki/ml}}{{int:comma-separator/ml}}{{int:project-localized-name-enwiki/ml}}{{int:comma-separator/ml}}{{int:project-localized-name-eswiki/ml}}{{int:comma-separator/ml}}{{int:project-localized-name-fawiki/ml}}{{int:comma-separator/ml}}{{int:project-localized-name-frwiki/ml}}{{int:comma-separator/ml}}{{int:project-localized-name-hewiki/ml}}{{int:comma-separator/ml}}{{int:project-localized-name-idwiki/ml}}{{int:comma-separator/ml}}{{int:project-localized-name-itwiki/ml}}{{int:comma-separator/ml}}{{int:project-localized-name-jawiki/ml}}{{int:comma-separator/ml}}{{int:project-localized-name-kowiki/ml}}{{int:comma-separator/ml}}{{int:project-localized-name-nlwiki/ml}}{{int:comma-separator/ml}}{{int:project-localized-name-plwiki/ml}}{{int:comma-separator/ml}}{{int:project-localized-name-ptwiki/ml}}{{int:comma-separator/ml}}{{int:project-localized-name-trwiki/ml}}{{int:comma-separator/ml}}{{int:project-localized-name-ukwiki/ml}}{{int:comma-separator/ml}}{{int:project-localized-name-viwiki/ml}}{{int:comma-separator/ml}}{{int:project-localized-name-zhwiki/ml}}. ഈ പ്രോജക്റ്റ് 2025 സെപ്റ്റംബർ 9 വരെ തുറന്നിരിക്കും. '''<span lang="en" dir="ltr" class="mw-content-ltr">Updates for editors</span>''' * <span lang="en" dir="ltr" class="mw-content-ltr">The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] has been enabled for all Wikisources. The extension makes it easier to organize and participate in collaborative activities, like edit-a-thons and WikiProjects, on the wikis. The extension has three features: [[m:Special:MyLanguage/Event Center/Registration|Event Registration]], [[m:Special:MyLanguage/CampaignEvents/Collaboration list|Collaboration List]], and [[m:Special:MyLanguage/Connection Team/Invitation list|Invitation List]]. To request the extension for your wiki, visit the Deployment information page.</span> [https://meta.wikimedia.org/wiki/CampaignEvents/Deployment_status#How_to_Request_the_CampaignEvents_Extension_for_your_wiki] * <span lang="en" dir="ltr" class="mw-content-ltr">The lists in the footer of the editing interface, such as "Templates used on this page," will now be organized into columns when there is enough space. This enhancement minimizes scrolling when editing lengthy articles on Wikipedia.</span> [https://phabricator.wikimedia.org/T401066] * <span lang="en" dir="ltr" class="mw-content-ltr">On September 3rd, 2025 we will increase the sampling percentages of our [[mw:Special:MyLanguage/Moderator Tools/Watchlist/Experiment#Scope of the experiment|group by toggle experiment]] of the <code>Special:RecentChanges</code>, <code>Special:Watchlist</code>, and <code>Special:RelatedChanges</code> pages on the Chinese, French, and Portuguese Wikipedias to 100 percent, allowing more editors to be part of this experiment. This adjustment is intended to ensure we have sufficient data to make informed decisions when evaluating the experiment results.</span> [https://phabricator.wikimedia.org/T402958][https://phabricator.wikimedia.org/T396789] * <span lang="en" dir="ltr" class="mw-content-ltr">Upon clicking an empty search bar, logged-out users will see suggestions of articles for further reading on English Wikipedia beginning the week of September 22. The feature will be available on both desktop and mobile. All non-English wikis received this change in June and July. The goal is to make it easier for users to find articles. [[mw:Special:MyLanguage/Reading/Web/Content Discovery Experiments/Search Suggestions|Learn more]].</span> * [[File:Octicons-sync.svg|12px|link=|class=skin-invert|ആവർത്തിച്ച് വരുന്നത്]] <span lang="en" dir="ltr" class="mw-content-ltr">View all {{formatnum:37}} community-submitted {{PLURAL:37|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]].</span> '''<span lang="en" dir="ltr" class="mw-content-ltr">Updates for technical contributors</span>''' * [[File:Octicons-sync.svg|12px|link=|class=skin-invert|ആവർത്തിച്ച് വരുന്നത്]] <span lang="en" dir="ltr" class="mw-content-ltr">Detailed code updates later this week:</span> [[mw:MediaWiki 1.45/wmf.17|MediaWiki]] '''<span lang="en" dir="ltr" class="mw-content-ltr">In depth</span>''' * <span lang="en" dir="ltr" class="mw-content-ltr">Wikifunctions now has a new capability called "lightweight enumeration types", an enumeration type is simply a fixed set of values that's in the type's definition. This capability makes it quick and easy to define such a type, and allows for the reuse of values that are already present in Wikidata. Here is [[f:Special:MyLanguage/Wikifunctions:Status updates/2025-07-19|a newsletter]] to learn more.</span> * <span lang="en" dir="ltr" class="mw-content-ltr">The latest [[mw:Special:MyLanguage/Readers/Newsletter updates#August 2025: Newsletter #1|Readers Newsletter]] is now available. This edition includes: the formation of two new teams — Reader Growth and Reader Experience; insights into declining pageviews and account creations; highlights from the Wikimania Nairobi panel on improving the reading experience; upcoming experiments to engage new and existing readers; and more.</span> '''<span lang="en" dir="ltr" class="mw-content-ltr">Meetings and events</span>''' * <span lang="en" dir="ltr" class="mw-content-ltr">Spotlight on some Wikimania 2025 Sessions:</span> ** <span lang="en" dir="ltr" class="mw-content-ltr">Identifying AI-generated text by searching for ISBNs whose checksums fail: Mathias Schindler of WMDE [https://www.youtube.com/watch?v=Dw9o8Lsl974&t=15910s shared tools to help communities search for these].</span> ** <span lang="en" dir="ltr" class="mw-content-ltr">[https://wikimedia.eventyay.com/talk/wikimania2025/talk/TCHZKH/ La durabilité du mouvement Wikimedia face aux défis actuels et futurs]: This session explored how Wikimedia can stay a trusted source of knowledge in the age of generative AI, information overload, and disinformation.</span> '''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]]&nbsp;• [[m:Special:MyLanguage/Tech/News/2025/36|വിവർത്തനം ചെയ്യുക]]&nbsp;• [[m:Tech|സഹായം തേടു]]&nbsp;• [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]]&nbsp;• [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].'' </div><section end="technews-2025-W36"/> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:48, 1 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29196010 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-37</span> == <div lang="en" dir="ltr"> <section begin="technews-2025-W37"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/37|Translations]] are available. '''Weekly highlight''' * The Editing team is working on a new check: [[mw:Special:MyLanguage/Paste check|Paste check]]. This check informs newcomers who paste text into Wikipedia that the content might not be accepted. This check is an effort to increase the likelihood that the new content people are adding to Wikipedia is aligned with the Movement's commitment to offering information under a free content license. This check will soon be tested at a few wikis. If your community is interested in this test, please [[phab:T403680|tell us in this task]], or [[mw:Talk:Edit check|contact the team]]. '''Updates for editors''' * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] Later this week, users of the "{{int:codemirror-beta-feature-title}}" [[Special:Preferences#mw-prefsection-betafeatures|beta feature]] will be able to use a [[w:en:Lint (software)|linting tool]] to see errors or other potential problems in wikitext in real time. See the [[mw:Special:MyLanguage/Help:Extension:CodeMirror#Linting|help page for more information]]. [https://phabricator.wikimedia.org/T381577] * [[File:Octicons-tools.svg|12px|link=|class=skin-invert|Advanced item]] When browsing a wiki (like <code dir=ltr>en.wikipedia.org</code>), the software responds in one of two ways: a desktop page, or a redirect to a mobile version on an "m" domain (like <code dir=ltr>en.m.wikipedia.org</code>). Over the next three weeks, MediaWiki will start displaying the mobile version to mobile devices directly on the standard domain, without this redirect. This change does not affect existing m-dot URLs, or the "Desktop view" opt-out. [[mw:Requests for comment/Mobile domain sunsetting/2025 Announcement|Learn more]]. [https://phabricator.wikimedia.org/T214998] * When an edit changes the categories of a page, the changes to the category membership counts are now happening asynchronously. This improves the speed of saving edits, especially when moving many pages to or from the same category, and reduces the risk of site outages, but it means that the counts can show outdated information for a few minutes. [https://phabricator.wikimedia.org/T365303] * Edits on Wikidata to qualifiers (properties and values) and references (properties and values) in a Wikidata item statement will now not add entries to the RecentChanges or Watchlist pages on all other Wikis. This is a temporary change to improve performance while other solutions are created. Wikidata's own pages remain unchanged. [[m:Wikidata For Wikimedia Projects/Reduce change propagation noise#Phase 1: Turn off (temporarily) Qualifiers and References Wikidata edits to the Recent Changes tables|Learn more]]. [https://phabricator.wikimedia.org/T401286][https://phabricator.wikimedia.org/T400698] * Japanese-language wikis have had a major upgrade to the way that search works. The new search should generally give more accurate and more relevant search results. [https://phabricator.wikimedia.org/T318269] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.18|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/37|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W37"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 01:12, 9 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29238161 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-38</span> == <div lang="en" dir="ltr"> <section begin="technews-2025-W38"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/38|Translations]] are available. '''Updates for editors''' * References lists that are made using the <code dir=ltr><nowiki><references/></nowiki></code> [[mw:Special:MyLanguage/Help:Cite#references-tag|tag]] will now automatically display with columns in Vector 2022 when readers are using its 'standard' settings for text-size and page-width. [https://phabricator.wikimedia.org/T334941] * Starting in the week of October 6, on [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/small.dblist|small wikis]] and [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/medium.dblist|medium wikis]] that have the [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] enabled, all autoconfirmed users will be able to use [[m:Special:MyLanguage/Event Center/Registration|Event Registration]] as an organizer. No changes will be made for [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/large.dblist|large wikis]] unless requested in Phabricator. This change is being made to make it easier for more people to use Event Registration, especially on wikis that are less likely to have policies related to the Event Organizer right. [[m:Special:MyLanguage/CampaignEvents/Proposal to grant autoconfirmed users on small and medium wikis the organizer access to the event registration tool|Learn more]]. * Users that search using regular expressions (regex) can now use additional features including: ** for the <code dir=ltr>intitle:</code> keyword: [[mw:Special:MyLanguage/Help:CirrusSearch#Metacharacters|metacharacters]] for start-of-line (<code dir=ltr>^</code>) and end-of-line (<code dir=ltr>$</code>) anchors [https://phabricator.wikimedia.org/T317599] ** for both <code dir=ltr>intitle:</code> and <code dir=ltr>insource:</code> keywords: shorthand [[mw:Special:MyLanguage/Help:CirrusSearch#Character_Classes|character classes]] for digits (<code dir=ltr>\d</code>), whitespace (<code dir=ltr>\s</code>), and word characters (<code dir=ltr>\w</code>); and [[mw:Special:MyLanguage/Help:CirrusSearch#Escape codes|escape codes]] for line feed (<code dir=ltr>\r</code>), newline (<code dir=ltr>\n</code>), tab (<code dir=ltr>\t</code>), and unicode (e.g. <code dir=ltr>\uHHHH</code>). [https://phabricator.wikimedia.org/T403212] * When you search for text that looks like an IP, the system will now show search results. It used to take you to the contributions for that IP instead of showing search results. [https://phabricator.wikimedia.org/T306325] * [[m:Special:MyLanguage/Tech/Server switch|All wikis will be read-only]] for a few minutes on September 24. This is planned at [https://zonestamp.toolforge.org/1758726000 15:00 UTC]. This is for the datacenter server switchover backup tests which happen twice a year. You can [[diffblog:2025/03/12/hear-that-the-wikis-go-silent-twice-a-year/|read more about the background and details of this process on the Diff blog]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:24}} community-submitted {{PLURAL:24|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug was fixed that affected users who used the page-tabs to switch from wikitext editing of a section into the visualeditor. [https://phabricator.wikimedia.org/T401043] '''Updates for technical contributors''' * The MediaWiki Interfaces team is redesigning the Wikimedia REST API Sandbox with Codex. If you have feedback on improvements for the API documentation or what makes developer experiences smooth (or frustrating), you’re invited to [https://calendar.google.com/calendar/u/0/appointments/schedules/AcZssZ2aZzbXeQvjOF7gB1fJXiwAYemQjKf4sXNaRODPA7_obFyNBwkzNkoVCoTF-aeov89kIjXHbCQm join an upcoming discovery interview], or [[mw:MediaWiki Interfaces Team/Developer Feedback/Wikimedia Web APIs|leave feedback onwiki]]. [[listarchive:list/wikitech-l@lists.wikimedia.org/thread/C4FBAOA57PH6G5ORVMAUF5TGYBLZDU5Q/|Learn more]]. * Edits to Wikidata aliases (an alternative name for an item or a property) will now be shown in RecentChanges and Watchlist entries on other wikis less often, reducing unnecessary notifications. This will reduce the overall quantity of 'noisy' entries. Wikidata's own pages remain unchanged. [[m:Wikidata For Wikimedia Projects/Reduce change propagation noise#Phase 1: More granular Alias tracking|Learn more]]. [https://phabricator.wikimedia.org/T401288] * The new [https://www.unicode.org/versions/Unicode17.0.0/ Unicode 17.0] version has been released. The [[:c:Category:Unicode Module Datasets|datasets on Commons]] for the [[:d:Q39301585|Module:Unicode data]] have been updated. Wikipedias that do not use the Commons datasets should either update their own data or switch to the Commons datasets. * Users of the [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]] Structured Contents endpoints can now access [https://enterprise.wikimedia.com/blog/parsed-wikipedia-tables/ Parsed Tables]. The new Parsed Tables feature extracts and represents Wikipedia tables in structured JSON. This improves machine accessibility as part of the [https://enterprise.wikimedia.com/api/structured-contents/ Structured Contents initiative]. Structured Contents output is freely available through the [https://enterprise.wikimedia.com/docs/on-demand/#article-structured-contents-beta On-demand API], or through Wikimedia Cloud Services. * A [https://www.kaggle.com/datasets/wikimedia-foundation/english-wikipedia-people-dataset dataset of English Wikipedia biographical information] from [[m:Special:MyLanguage/Wikimedia Enterprise|Wikimedia Enterprise]] has been published on Kaggle, for evaluation and research. This provides structured data from more than 1.5 million biographies, including birth and death dates, education, affiliations, careers, awards, and more (from a June 2024 snapshot). * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.19|MediaWiki]] '''Meetings and events''' * [[wmania:Special:MyLanguage/2026:Scholarships|Scholarship applications]] for Wikimania 2026 in Paris, France, are open until October 31. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/38|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W38"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:05, 15 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29263921 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-39</span> == <div lang="en" dir="ltr"> <section begin="technews-2025-W39"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/39|Translations]] are available. '''Weekly highlight''' * [https://zonestamp.toolforge.org/1758726000 On September 24th at 15:00 UTC], all Wikimedia sites users will experience a brief read-only period due to a scheduled [[m:Special:MyLanguage/Tech/Server switch|datacenter server switchover]]. The Wikimedia Foundation's Site Reliability Engineering (SRE) team will redirect all traffic from one primary server to its backup. You can listen to the switchover using the [http://listen.hatnote.com/ "Listen to Wikipedia"] tool, where you will hear edits stop for a few minutes during the read-only phase, then resume. This twice-yearly datacenter server switchover ensures reliability by testing the backup datacenter, so that our sites can stay online even if the primary datacenter fails. You can [[diffblog:2025/03/12/hear-that-the-wikis-go-silent-twice-a-year/|read more about the process on the Diff blog]]. '''Updates for editors''' * Editors of [[f:Special:Mylanguage/Wikifunctions:Status updates/2025-09-12#Next round of Wiktionaries to receive embedded Wikifunctions calls|60 more Wiktionaries]] will soon be able to call [[f:Special:MyLanguage/Wikifunctions:Introduction|functions from Wikifunctions]] and integrate them into their pages. A function takes one or more inputs and transforms them into a desired output, like adding numbers, converting miles to meters, calculating elapsed time, or declining a word into a case. They will join the other [[f:Special:MyLanguage/Wikifunctions:Status updates/2025-08-29#Wikifunctions available on 65 Wiktionaries|65 Wiktionary language editions]], which already have access to embedded Wikifunctions calls. Later this year, plans are in place to expand to more Wiktionaries and the Incubator. * A new [[mw:Special:MyLanguage/Help:Magic words#Technical metadata of another page|parser function]] has been added: <code><nowiki>{{#contentmodel}}</nowiki></code>. Template editors and admins can use it to get the localized or canonical name of the [[mw:Special:MyLanguage/Help:ChangeContentModel|content model]] of a specific page. The function makes it easier to create and edit system messages, such as ''MediaWiki:editinginterface'', even when you switch types of pages, like wiki, JavaScript, CSS or JSON page. [https://phabricator.wikimedia.org/T328254] * Adding or editing a <code>DISPLAYTITLE</code> for an article using VisualEditor will no longer be broken. Editors who use VisualEditor mode to modify the <code><nowiki>{{DISPLAYTITLE}}</nowiki></code> would no longer have the literal text "DISPLAYTITLE" or its localized variant added to their articles. A list of pages that may have been affected and might need cleanup is documented in [[phab:P83438|this ticket]]. * Beta users of the Wikipedia Android app can now try the redesigned [[mw:Special:MyLanguage/Wikimedia Apps/Team/Android/Activity Tab Experiment|Activity tab]], which replaces the Edits tab. The new tab offers personalized insights into reading, editing, and donation activity, while simplifying navigation and making app use more engaging. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:12}} community-submitted {{PLURAL:12|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.20|MediaWiki]] '''In depth''' * Wikifunctions users can now import many essential facts involving [[f:Special:MyLanguage/Z6011|geo-coordinates]], [[f:Special:MyLanguage/Z6010|quantities]] and [[f:Special:MyLanguage/Z6064|time]] values from Wikidata. This is made possible by the creation of Wikifunctions types for these values, which makes them available for use by functions in Wikifunctions. Learn more about how this works in [[c:File:ImportingWikidataDatatypesIntoWikifunctions.webm|this video]] and Wikifunctions' [[f:Special:MyLanguage/Wikifunctions:Status updates/2025-08-01#News in Types I: Wikidata quantity|August 1 newsletter]] (for quantities) and [[f:Special:MyLanguage/Wikifunctions:Status updates/2025-08-22#News in Types: Wikidata geo-coordinate|August 22 newsletter]] (for geo-coordinates). '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/39|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W39"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 22:54, 22 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29305556 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-40</span> == <div lang="en" dir="ltr"> <section begin="technews-2025-W40"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/40|Translations]] are available. '''Weekly highlight''' * A major software upgrade has been made to [[phab:|Phabricator]]. The update introduces performance improvements, a refreshed search interface, enhancements to Maniphest task search, updates to user profile pages and project workboards, new Herald automation features, as well as general text input, mobile experience improvements and more. [https://phabricator.wikimedia.org/phame/post/view/321/iterative_improvements_september_2025/] '''Updates for editors''' * The Community Tech team will release the new Community Wishlist extension on October 1, that will improve the way wishes will be submitted. The new extension will allow users to add tags to their wishes to better categorise them, and (in a future iteration) to filter them by status, tags and focus areas. It will also be possible to support individual wishes again, as requested by the community in many instances. The old system will be retired. There will be a brief period of downtime while the extension is deployed and wishes are migrated to the new system. You can read more about this [[:m:Special:MyLanguage/Community Wishlist/Updates|in the latest update]] or you can consult the [[:mw:Special:MyLanguage/Help:Extension:CommunityRequests|current documentation on MediaWiki]]. * As announced [[diffblog:2025/09/02/better-detecting-bots-and-replacing-our-captcha/|on Diff blog]], the production trial of the [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/hCaptcha|hCaptcha]] service for bot detection has begun. The trial is currently using hCaptcha to protect account creation on Chinese, Persian, Portuguese, Indonesian, Japanese, and Turkish Wikipedias, where it will replace our existing [[mw:Special:MyLanguage/Extension:ConfirmEdit#FancyCaptcha|CAPTCHA]] (FancyCaptcha). The goal with the trial is to better block bots while also improving usability and accessibility for users who encounter CAPTCHA challenges. * The [[mw:Special:MyLanguage/Extension:CampaignEvents|CampaignEvents]] extension has been [[m:Special:MyLanguage/CampaignEvents/Deployment status|deployed]] to Wikimedia Commons. The extension makes it easier to organize and participate in collaborative activities, like edit-a-thons and WikiProjects, on the wikis. On Commons, anyone who is a registered user can use it as an event participant. To use it as an organizer, someone needs to have the [[c:Special:MyLanguage/Commons:Event organizers|event organizer right]]. * [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]], a new feature to re-use references with different details has been released to German Wikipedia. You can [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing#test|test the feature]] on testwiki or [https://en.wikipedia.beta.wmcloud.org/wiki/Sub-referencing on betawiki] as well. Please share your thoughts on [[:m:Talk:WMDE Technical Wishes/Sub-referencing#Templates used in sub-references|using templates in sub-references]] or [[:m:Talk:WMDE Technical Wishes/Sub-referencing#Pilot wikis|volunteer to become a pilot wiki]]. * On wikis using the [[mw:Special:MyLanguage/Help:Growth/Mentorship|Mentorship]] system, communities can now opt experienced editors out of Mentorship through [[{{#special:CommunityConfiguration/Mentorship}}]]. Within this setting, communities may define thresholds, based on edit count and account age, to decide when an editor is considered experienced enough to no longer receive Mentorship. [https://phabricator.wikimedia.org/T403563] * The Editing Team and the Machine Learning Team are working on a new check for newcomers: [[mw:Special:MyLanguage/Edit check/Tone Check|Tone check]]. Using a prediction model, this check will encourage editors to improve the tone of their edits, using artificial intelligence. We invite volunteers to review the first version of the Tone language model for the following languages: Arabic, Czech, German, Hebrew, Indonesian, Dutch, Polish, Russian, Turkish, Chinese, Farsi, Italian, Norwegian, Romanian and Latvian. Users from these wikis interested in reviewing this model are [[mw:Special:MyLanguage/Edit_check/Tone_Check/Model_evaluation|invited to sign up at MediaWiki.org]]. The deadline to sign up is on October 3, which will be the start date of the test. * The rollout of [[:mw:Special:MyLanguage/Help:Manage blocks|multiblocks]] had the side effect that non-active block logs may have been shown on {{#special:Contributions}} and on blocked users' user and user_talk pages. This issue will be fully resolved in a few days. As part of the fix, [{{fullurl:Special:Allmessages|prefix=sp-contributions-blocked-notice}} messages prefixed with <code>sp-contributions-blocked-notice</code>] will be removed and replaced with [{{fullurl:Special:Allmessages|prefix=blocked-notice-logextract}} those prefixed with <code>blocked-notice-logextract</code>] in a few weeks. Please help translate the new messages and update any local overrides if needed. * There was a bug with links added using visual editor if they included characters such as <code dir=ltr><nowiki>[ ] |</nowiki></code> after the fragment identifier (<code><nowiki>#</nowiki></code>). They were not encoded properly creating an incorrect link. This has been fixed. [https://phabricator.wikimedia.org/T404823] * One new wiki has been created: a {{int:project-localized-name-group-wikiquote/en}} in [[d:Q9237|Malay]] ([[q:ms:|<code>q:ms:</code>]]) [https://phabricator.wikimedia.org/T404698] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/User Info|User Info Card]] now displays currently active global lock/blocks. [https://phabricator.wikimedia.org/T401128] '''Updates for technical contributors''' * Later this week, editors using Lua modules will be able to use the <code>[[mw:Special:MyLanguage/Extension:Scribunto/Lua reference manual#mw.title.newBatch|mw.title.newBatch]]</code> function to look up the existence of up to 25 pages at once, in a way that only increases the [[mw:Special:MyLanguage/Manual:Parser functions#Expensive parser functions|expensive function]] count once. * A new [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group|Unsupported Tools Working Group]] has been formed as part of ongoing efforts to collectively determine technical work priorities, similar to the [[m:Special:MyLanguage/Product and Technology Advisory Council|Product & Technology Advisory Council]] (PTAC). The working group will help prioritize and review requests for support of unmaintained extensions, gadgets, bots, and tools. For the first cycle, the group will be prioritizing an unsupported Wikimedia Commons tool. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.21|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/40|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W40"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:50, 29 സെപ്റ്റംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29355230 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-41</span> == <div lang="en" dir="ltr"> <section begin="technews-2025-W41"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/41|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Help:Edit check#paste|Paste Check]] is a new Edit Check feature to help avoid and fight copyright violations. When editors paste text into an article, Paste Check prompts them to confirm the origin and licensing of the content. Starting Wednesday, 8 October, [[phab:T403680|22 wikis will test Paste Check]]. Paste Check will help new volunteers understand and follow the policies and guidelines necessary to make constructive contributions to Wikipedia projects. '''Updates for editors''' * Mobile devices will receive mobile articles directly on the standard domain (like <code>en.wikipedia.org</code>), instead of via a redirect to an "m" domain (like <code>en.m.wikipedia.org</code>). This change improves performance. This week it will be enabled on Wikipedias. The existing mobile URLs and the "Desktop view" opt-out remain available. [[mw:Requests for comment/Mobile domain sunsetting/2025 Announcement|Learn more]]. [https://phabricator.wikimedia.org/T214998] * New [[mw:Special:MyLanguage/Help:CirrusSearch#creationdate and lasteditdate|date filters]], <code dir=ltr>creationdate:</code> and <code dir=ltr>lasteditdate:</code>, are now available in the wiki search engine. This allows users to filter search results by a page's first or last revision date. The filters support comparison operators (e.g. <code dir=ltr>>2024</code>) and relative dates (e.g. <code dir=ltr>today-1d</code>), making it easier to find recently updated content or pages within specific age ranges. [https://phabricator.wikimedia.org/T403593] * [[f:|Wikifunctions]] now supports rich text in embedded calls across the 150 wikis where it's enabled. To showcase this, the team created a [[f:Z26333|Latin declination table]] that Wiktionary editors can use to automatically generate noun forms, producing clear, formatted results — see an [[f:Wikifunctions:Embedded function calls/Wiktionary tables demonstration|example output]]. If you need any help or have any feedback, please [[f:Wikifunctions:Project chat|contact the Wikifunctions Team]]. [https://phabricator.wikimedia.org/T397402] * An edit link will now appear inside the categories box on article pages for logged in users, which will directly launch the VisualEditor category dialog. [https://phabricator.wikimedia.org/T291691] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:34}} community-submitted {{PLURAL:34|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a problem downloading pdf files last week and that has been resolved. [https://phabricator.wikimedia.org/T405957] '''Updates for technical contributors''' * The field <code dir=ltr>rev_sha1</code> in the revision database table is being removed in favor of <code dir=ltr>content_sha1</code> in the content database table. See [https://lists.wikimedia.org/hyperkitty/list/cloud@lists.wikimedia.org/thread/2D2M3SP4WHR6BXXKTZ2PBLZQYR3EGQVR/ the announcement] for more information. * The [[mw:Special:MyLanguage/Reading/Web|Reader Experience team]] will roll out [[w:en:Light-on-dark color scheme|Dark Mode]] user interface on all Wikimedia sites on October 29, 2025. All anonymous users of Wikimedia sites will have the option to activate a color scheme that features light-colored text on a dark background. This is designed to provide a more comfortable reading experience, especially in low-light situations. Template authors and technical contributors are encouraged to [[mw:Special:MyLanguage/Reading/Web/Accessibility for reading/Updates/2024-04|learn how to make pages ready for Dark mode]] and address any compatibility issues found in templates in their wiki before the enablement. Please contact the Web team for questions or any support on [[mw:Talk:Reading/Web/Accessibility for reading#|this talk page]] before the enablement. [https://phabricator.wikimedia.org/T395628] * Starting on Monday, October 6, API endpoints under the <code>rest.php</code> path will be rerouted through a new internal API Gateway. Individual wikis will be updated based on the standard release groups, with total traffic increased over time. This change is expected to be non-breaking and non-disruptive. If any issues are observed, please file a Phabricator ticket to the [[phab:tag/serviceops/|Service Ops team board]]. [https://phabricator.wikimedia.org/T400130] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.22|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/41|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W41"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:21, 6 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29400897 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-42</span> == <div lang="en" dir="ltr"> <section begin="technews-2025-W42"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/42|Translations]] are available. '''Weekly highlight''' * Last week, improvements to account security and two-factor authentication (2FA) features were enabled across all wikis. These changes include user interface improvements for [https://auth.wikimedia.org/metawiki/wiki/Special:AccountSecurity Special:AccountSecurity], the support of multiple 2FA methods via authenticator apps and portable security keys (previously users could only enable one method), and a new Recovery Codes module which facilitates fewer account lockouts due to lost two-factor apps and devices. As part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] project, work is continuing through the rest of 2025 on further user experience improvements, and support for passkeys as an alternate second factor. '''Updates for editors''' * Another part of the Account security project is making 2FA generally available to all users. Along with editors with advanced privileges, such as administrators and bureaucrats, 40% of editors now have access to 2FA. You can check if you have access at [https://auth.wikimedia.org/metawiki/wiki/Special:AccountSecurity Special:AccountSecurity]. Instructions for activation are on the linked page. The plan is to continue increasing availability if it is determined that the user support capabilities are able to support global usage. [https://phabricator.wikimedia.org/T400579] * This week, users at wikis where talk page [[mw:Special:MyLanguage/Talk pages project/Usability|Usability Improvements]] are already available by default (everywhere ''except'' the 12 wikis listed in [[phab:T379264|T379264]]) will gain the ability to Thank a comment directly from the talk page it appears on. Before this change, Thanking could only be done by visiting the revision history of the talk page. You can [[diffblog:2025/10/13/revolutionizing-gratitude-a-new-era-of-thanking-comments/|learn more about this change]]. [https://phabricator.wikimedia.org/T366095] * Users who have not [[Special:Preferences#mw-prefsection-personal-email|verified their email address]] will soon be receiving monthly Notification reminders to do so. This is because users who have verified their email can more easily recover their account. These reminders will not be sent if the user is inactive or removes the unverified email from their account. [https://www.mediawiki.org/wiki/Special:MyLanguage/Help:Email_confirmation][https://phabricator.wikimedia.org/T58074] * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a fix was made for an occasional error with saving translated paragraphs in the Content Translation tool, and the related error messages are now easier to see. [https://phabricator.wikimedia.org/T376531] '''Updates for technical contributors''' * The Unsupported Tools Working Group has chosen [[c:Special:MyLanguage/Commons:Video2commons|Video2Commons]] as the first tool for its pilot cycle. The group will explore ways to improve and sustain the tool over the coming months. [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group|Learn more on Meta]]. * [[File:Octicons-sync.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.23|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/42|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W42"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:58, 13 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29434481 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-43</span> == <div lang="en" dir="ltr"> <section begin="technews-2025-W43"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/43|Translations]] are available. '''Updates for editors''' * To optimize how user data is stored in our databases, the saved preferences of users who haven't logged in for over five years and have fewer than 100 edits will be cleared. When those users return, default settings will apply. [https://phabricator.wikimedia.org/T406724] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, there was a broken link from the GlobalContributions interface message to the XTools GlobalContributions page which has now been fixed. [https://phabricator.wikimedia.org/T406415] '''Updates for technical contributors''' * The work to reroute all traffic to API endpoints under the <code dir=ltr><nowiki>rest.php</nowiki></code> route through a common API gateway is now complete. If any issues are observed, please file a phabricator ticket to the [[phab:tag/serviceops/|Service Ops team board]]. * Edits to Wikidata references or qualifiers will now be shown in RecentChanges and Watchlist entries on other wikis less often, reducing unnecessary notifications. This will reduce the overall quantity of 'noisy' entries. Wikidata's own pages remain unchanged. [https://phabricator.wikimedia.org/T401290] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.24|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/43|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W43"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:34, 20 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29478670 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-44</span> == <div lang="en" dir="ltr"> <section begin="technews-2025-W44"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/44|Translations]] are available. '''Updates for editors''' * The Wikipedia iOS app has launched an A/B/C test of improvements made to the tabbed browsing feature for select regions and languages. The test, named “More dynamic tabs”, explores new tab experiences and includes “Did you know” and “Because you read” article recommendations. You can [[mw:Special:MyLanguage/Wikimedia Apps/Team/iOS/Tabbed Browsing (Tabs)/New Tab Experience and Recommendations Experiment|read more on the project page]]. * Autoconfirmed users on [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/small.dblist|small]] and [[git:operations/mediawiki-config/+/a2d2aaab9ace84280dd2f4c70a33bb69cd73850f/dblists/medium.dblist|medium wikis]] with the CampaignEvents extension can now use [[m:Special:MyLanguage/Event Center/Registration|Event Registration]] without the Event Organizer right. This feature lets organizers enable registration, manage participants, and lets users register with one click instead of signing event pages. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue of flashing colors when holding or pressing the arrow keys under the dark mode settings in Vector 2022 has been fixed. [https://phabricator.wikimedia.org/T402285] '''Updates for technical contributors''' * The CampaignEvents extension will be deployed to all remaining wikis during the week of 17 November 2025. The extension currently includes three features: Event Registration, Collaboration List, and Invitation List. For this rollout, Invitation List will not be enabled on Wikifunctions and MediaWiki unless requested by those communities. [[m:Special:MyLanguage/CampaignEvents/Deployment status|Visit the deployment page to learn more]]. * The SwaggerUI-based REST sandbox experience is now live on all wiki projects. The sandbox can be accessed through the [[{{#special:RestSandbox}}]] page. Please report any issues to the MediaWiki Interfaces team board, or join the discussion on the [[mw:Special:MyLanguage/MediaWiki Interfaces Team/Feature Feedback/REST Sandbox|project launch]] page. [https://phabricator.wikimedia.org/project/board/6931/] * Transform endpoints with a trailing slash path in the MediaWiki REST API are now marked as deprecated. They will remain functional during this time, but removal is expected by the end of January 2026. All API users currently calling them are encouraged to transition to the non-trailing slash versions. Both endpoint variations can be found and tested using the [https://test.wikipedia.org/w/index.php?api=mw-extra&title=Special%3ARestSandbox REST Sandbox]. See the [[mw:API/Deprecation|MediaWiki REST API Deprecation]] page for more detailed information about the API deprecation policies and procedures. * A dedicated [[mw:API:REST API/Changelog|changelog now exists for the MediaWiki REST API]]. The changelog provides an overview of these changes, making it easier for developers to keep track of improvements and iterations. Announcements will also continue to flow through the standard communication channels, including Tech News and email distribution lists, but can now be more easily referenced from a central location. If you have feedback about the style, structure, or content of this changelog, please [[mw:API talk:REST API/Changelog|join the discussion]]. * Administrators can delete the tracking category which was previously added by the JsonConfig extension, as it is no longer used. See the categories linked from [[d:Q130635582#sitelinks-wikipedia|Q130635582]]. It is OK if there are still pages listed in the category as that is just a caching issue, and they will be automatically cleared out the next time each page is edited. [https://phabricator.wikimedia.org/T378352] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.25|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/44|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W44"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:30, 27 ഒക്ടോബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29513638 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-45</span> == <div lang="en" dir="ltr"> <section begin="technews-2025-W45"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/45|Translations]] are available. '''Updates for editors''' * Administrators will now find that [[{{#special:MergeHistory}}]] is now significantly more flexible about what it can merge. It can now merge sections taken from the middle of the history of the source (rather than only the start) and insert revisions anywhere in the history of the destination page (rather than only the start). [https://phabricator.wikimedia.org/T382958] * For users with "{{int:discussiontools-preference-autotopicsub}}" [[Special:Preferences#mw-prefsection-editing|enabled in their preferences]], starting a new topic or adding a reply to an existing topic will now subscribe them to replies to that topic. Previously, this would only happen if the DiscussionTools "{{int:Skin-action-addsection}}" or "{{int:Discussiontools-replybutton}}" widgets were used. When DiscussionTools was originally launched existing accounts were not opted in to automatic topic subscriptions, so this change should primarily affect newer accounts and users who have deliberately changed their preferences since that time. [https://phabricator.wikimedia.org/T290778] * Scribunto modules can now be used to [[mw:Special:MyLanguage/Extension:Scribunto/Lua reference manual#SVG library|generate SVG images]]. This can be used to build charts, graphics and other visualizations dynamically through Lua, reducing the need to compose them externally and upload them as files. [https://phabricator.wikimedia.org/T405861] * Wikimedia sites now provide all anonymous users with the option to enable a dark mode color scheme, featuring light-colored text on a dark background. This enhancement aims to deliver a more enjoyable reading experience, especially in dimly lit environments. [https://phabricator.wikimedia.org/T395628] * Users with large watchlists have long faced timeouts when editing [[Special:EditWatchlist|Special:EditWatchlist]]. The page now loads entries in smaller sections instead of all at once due to a paging update, allowing everyone to edit their watchlists smoothly. As part of the database update, sorting by expiry has been removed because it was over 100× slower than sorting by title. A [https://meta.wikimedia.org/wiki/Community_Wishlist/W454 community wish] has been created to explore alternative ways to restore sort-by-expiry. If this feature is important to you, please support the wish! [https://phabricator.wikimedia.org/T41510] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:31}} community-submitted {{PLURAL:31|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the fixing of the persisting highlighting when using VisualEditor find and replace during a query. [https://phabricator.wikimedia.org/T407318] '''Updates for technical contributors''' * Since 2019 the [[m:Special:MyLanguage/Wikimedia URL Shortener|Wikimedia URL Shortener]] at https://w.wiki is available for all Wikimedia wikis to create short links to articles, permalinks, diffs, etc. It is available in the sidebar as "Get shortened URL". There are 30 wikis that also install an older "ShortUrl" extension. The old extension will soon be removed. This means <code>/s/</code> URLs will not be advertised under article titles via HTML <code dir=ltr>class="title-shortlink"</code>. The <code>/s/</code> URLs will keep working. [https://phabricator.wikimedia.org/T107188] * On Thursday, October 30, the [[:mw:Special:MyLanguage/MediaWiki Interfaces Team|MediaWiki Interfaces]] and [[:mw:Special:MyLanguage/Wikimedia Site Reliability Engineering|SRE Service Operations]] teams began rerouting Action API traffic through a common API gateway. Individual wikis will be updated based on the standard release groups, with total traffic increased over time. This change is expected to be non-breaking and non-disruptive. If any issues are observed, please file a Phabricator ticket to the [https://phabricator.wikimedia.org/tag/serviceops/ Service Ops team] board. * MediaWiki Train deployments will pause for the final two weeks of 2025: 22 December and 29 December. Backport windows will also pause between Monday, 22 December 2025 and Thursday, 2 January 2026. A backport window is a scheduled time to add things like bug fixes and configuration changes. There are seven deployment trains remaining for 2025. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/SMWTEAES4SDLDUSK4HMWNBSKNCXZAWYN/] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.45/wmf.26|MediaWiki]] '''In depth''' * In 2025, the Wikimedia Foundation reported that AI systems and search engines increasingly use Wikipedia content without driving users to the site, contributing to an 8% drop in human pageviews compared to 2024. After detecting bots disguised as humans, Wikimedia updated its traffic data to reflect this shift. Read more about current user trends on Wikipedia in [[diffblog:2025/10/17/new-user-trends-on-wikipedia/|a Diff blog post]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/45|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W45"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:32, 3 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29552512 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-46</span> == <div lang="en" dir="ltr"> <section begin="technews-2025-W46"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/46|Translations]] are available. '''Updates for editors''' [[File:Talk pages default look (April 2023).jpg|thumb|alt=Screenshot of the visual improvements made on talk pages|Example of a talk page with the new design, in French.]] * Starting November 12, users will see a change in the [[m:Special:MyLanguage/Talk pages project/Feature summary#Usability improvements|appearance of talk pages]] on [[Phab:T379264|some Wikipedias]]. Almost [[phab:T392121|all wikis]] have received this design change; [[phab:T409297|English Wikipedia]] will get these changes later. You can read more [[diffblog:2024/05/02/making-talk-pages-better-for-everyone/|on ''Diff'']]. Users can opt out of these changes [[Special:Preferences#mw-prefsection-editing|in their user preferences]] in "{{int:discussiontools-preference-visualenhancements}}". [https://phabricator.wikimedia.org/T379264] * MediaWiki can now display a [[mw:Special:MyLanguage/Help:Protection indicators|page indicator]] automatically while a page is protected. This feature is disabled by default. It can be enabled by [[m:Special:MyLanguage/Requesting wiki configuration changes|community request]]. [https://phabricator.wikimedia.org/T12347] * Using the "{{int:showpreview}}" or "{{int:showdiff}}" buttons in the wikitext editor will now carry over certain URL parameters like '[[mw:Special:MyLanguage/Manual:Parameters to index.php#useskin|useskin]]', '[[mw:Special:MyLanguage/Manual:Parameters to index.php#uselang|uselang]]' and '[[mw:Special:MyLanguage/Help:Section#Editing sections|section]]'. This update also fixes an issue where, if the browser crashed while previewing an edit to a single section, saving this edit could overwrite the entire page with just that section’s content. [https://phabricator.wikimedia.org/T62744][https://phabricator.wikimedia.org/T24029][https://phabricator.wikimedia.org/T155097] * Wikivoyage wikis can use [[mw:Special:MyLanguage/Help:Extension:Kartographer#Markers and counters|colored map markers in the article text]]. The text of these markers will now be shown in contrasting black or white color, instead of always being white. Local workarounds for the problem can be removed. [https://phabricator.wikimedia.org/T369454] * The Activity tab in the Wikipedia Android app is now available for all users. The new tab offers personalized insights into reading, editing, and donation activity, while simplifying navigation and making app use more engaging. [https://www.mediawiki.org/wiki/Wikimedia_Apps/Team/Android/Activity_Tab_Experiment] * The Reader Growth team is launching an experiment called "Image browsing" to test how to make it easier for readers to browse and discover images on Wikipedia articles. This experiment, a mobile-only A/B test, will go live on English Wikipedia in the week of November 17 and will run for four weeks, affecting 0.05% of users on English wiki. The test launched on November 3 on Arabic, Chinese, French, Indonesian, and Vietnamese wikis, affecting up to 10% of users on those wikis. [https://www.mediawiki.org/wiki/Readers/Reader_Growth/WE3.1.3_Image_Browsing] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example the inability to lock accounts on mobile sites has been fixed. [https://phabricator.wikimedia.org/T256185] '''Updates for technical contributors''' * [[wikitech:Help talk:Toolforge/Toolforge standards committee#November 2025 committee nominations|Nominations are open on Wikitech]] for new [[wikitech:Help:Toolforge/Toolforge standards committee|Toolforge standards committee]] members. The committee oversees the Toolforge [[wikitech:Help:Toolforge/Right to fork policy|Right to fork policy]] and [[wikitech:Help:Toolforge/Abandoned tool policy|Abandoned tool policy]] among other duties. Nominations will remain open through 2025-11-28. * The [[w:JSON Web Token#Standard fields|JWT issuer field]] in [[mw:Special:MyLanguage/OAuth/For Developers#OAuth 2|OAuth 2 access tokens]] for [[m:Special:MyLanguage/Help:Unified login|SUL wikis]] has been changed to <code><nowiki>https://meta.wikimedia.org</nowiki></code>. Old access tokens will still work. [https://phabricator.wikimedia.org/T399199] * The [[w:JSON Web Token#Standard fields|JWT subject field]] in [[mw:Special:MyLanguage/OAuth/For Developers#OAuth 2|OAuth 2 access tokens]] will soon change from <code><user id></code> to <code dir=ltr style="white-space:nowrap">mw:<identity type>:<user id></code>, where <code><identity type></code> is typically <code dir=ltr>CentralAuth:</code><!-- not a typo --> (for [[m:Special:MyLanguage/Help:Unified login|SUL wikis]]) or <code dir=ltr style="white-space:nowrap">local:<wiki id></code> (for other wikis). This is to avoid conflicts between different user ID types, and to make OAuth 2 access tokens and the <code>sessionJwt</code> cookie more similar. Old access tokens will still work. [https://phabricator.wikimedia.org/T399199] * MediaWiki's block messages ([[MediaWiki:Blockedtext|blockedtext]], [[MediaWiki:Blockedtext-partial|blockedtext-partial]], [[MediaWiki:Autoblockedtext|autoblockedtext]], [[MediaWiki:Systemblockedtext|systemblockedtext]], [[MediaWiki:Blockedtext-tempuser|blockedtext-tempuser]], [[MediaWiki:Autoblockedtext-tempuser|autoblockedtext-tempuser]]) now support additional parameters indicating whether the user is blocked from editing their own user talk page <code><nowiki>$9</nowiki></code> or emailing other users <code><nowiki>$</nowiki><nowiki>10</nowiki></code>. [https://phabricator.wikimedia.org/T285612] * A <code>REL1_45</code> branch for MediaWiki core and each of the extensions and skins in Wikimedia git has been created. This is the first step in the release process for MediaWiki 1.45.0, scheduled for late November 2025. If you are working on a critical bug fix or working on a new feature, you may need to take note of this change. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/ZUY7TY3Z6XPZWZVAZV63OPO5OW52Q6GE/] * The process for generating CirrusSearch dumps has been updated due to slowing performance. If you encounter any issues migrating to the replacement dumps, please contact the Search Platform Team for support. [https://phabricator.wikimedia.org/T366248][https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/3KQPOR6ACVN6OVLMLZPIBXQSWQKW4E3K/] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.2|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/46|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W46"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:37, 10 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29606150 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-47</span> == <div lang="en" dir="ltr"> <section begin="technews-2025-W47"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/47|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Readers/Reader Experience|Reader Experience team]] is experimenting with [[mw:Special:MyLanguage/Readers/Reader Experience/WE3.3.4_Reading lists|reading lists on mobile web]], allowing logged-in readers with no edits to save private lists of articles for later. The experiment is running on Arabic, Chinese, French, Indonesian, and Vietnamese Wikipedias since the week of 10 November, and will begin on English Wikipedia the week of 17 November. * Users who can’t receive their email verification code during login can now get help by submitting a form on a new special page. This update is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] initiative. If your account has an email address, please make sure you still have access to it. When logging in from a new device or location without 2FA, you may be asked to enter a 6-digit code sent by email to finish logging in. [[mw:Special:MyLanguage/Product Safety and Integrity/Account Security#Why are you requiring me to enter a code from my email to log in? Can I opt out of this?|Learn more]]. * One new wiki has been created: a {{int:project-localized-name-group-wikisource}} in [[d:Q13324|Minangkabau]] ([[s:min:|<code>s:min:</code>]]) [https://phabricator.wikimedia.org/T408317] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * As part of the [[mw:Special:MyLanguage/Parsoid/Parser Unification|Parser Unification]] project, the Content Transform Team rolled out Parsoid as the default parser to many low-traffic Wikipedias and is preparing the next step to high traffic ones. This message is an invitation for you to opt-in to Parsoid, as described in the [[mw:Special:MyLanguage/Help:Extension:ParserMigration|Extension:ParserMigration]] documentation, and identify any issues you might encounter with your own workflow using bots, gadgets, or user scripts. Please, let us know through the ''"Report Visual Bug"'' link in the Tools sidebar or create a phab ticket and tag the [[phab:project/view/5846|Content Transform Team in Phabricator]]. * Unsupported Tools: Several issues with [[:c:Special:MyLanguage/Commons:Video2commons|Video2Commons]] have been fixed, including filename-related upload failures, black-video imports, and retry handling. AV1 support has also been added. Ongoing work focuses on backend stability, ffmpeg errors, subtitle imports, metadata handling, and playlist uploads. To track specific tasks, check the [[phab:tag/video2commons/|Phabricator board]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.3|MediaWiki]] '''Meetings and events''' * Save the date for the next Wikimedia Hackathon happening in Milan, Italy from May 1–3, 2026. Registration will open in January 2026. [https://pretix.eu/wikimedia/Hackathon-2026/ Scholarship applications are currently open], and will close on November 28, 2025. If you have any questions, please email <bdi lang="en" dir="ltr">hackathon@wikimedia.org</bdi>. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/47|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W47"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:25, 17 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29627455 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-48</span> == <div lang="en" dir="ltr"> <section begin="technews-2025-W48"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/48|Translations]] are available. '''Updates for editors''' * Last week, the [[mw:Special:MyLanguage/Wikimedia Search Platform|Wikimedia Search Team]] recreated the "DWIM" (Do What I Mean) gadget functionality server-side, for Russian and Hebrew Wikipedias. This feature adds cross-keyboard suggestions to the standard search-box suggestions. For example, searching for ''<span lang="und" dir="ltr">cxfcnmt</span>'' on Russian Wikipedia will now add suggestions for ''<span lang="ru" dir="ltr">счастье</span>'' ("happiness") that the user probably intended. They plan to enable this feature for other Russian and Hebrew wikis this week. [https://phabricator.wikimedia.org/T408734] * Later this week, users of the "{{int:codemirror-beta-feature-title}}" [[Special:Preferences#mw-prefsection-betafeatures|beta feature]] will have syntax highlighting available in [[mw:Special:MyLanguage/Help:DiscussionTools|DiscussionTools]]. This requires that the "{{int:discussiontools-preference-sourcemodetoolbar}}" preference be set. [https://phabricator.wikimedia.org/T407918] * [[mw:Special:MyLanguage/Help:Extension:CampaignEvents|Campaign events extension]] – the set of tools for coordinating events and other on-wiki collaborations has now been deployed to all Wikimedia wikis. A new feature known as [[m:Special:MyLanguage/CampaignEvents/Collaborative contributions|Collaborative contribution]] to help organizers and participants see the impact of activities has also been added. Join the upcoming [[m:Special:MyLanguage/Event:Connection learning session 3|learning session]] to see the new feature in action and share your feedback. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:24}} community-submitted {{PLURAL:24|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the bug which stopped CodeReviewBot from working, has now been fixed. [https://phabricator.wikimedia.org/T410417] '''Updates for technical contributors''' * Users of Wikimedia API can join a usability study to help validate the new design of Wikimedia REST API sandboxes. Interested participants should fill the [https://wikimediafoundation.limesurvey.net/487662 recruitment survey]. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/IREJRRWTZTGCYWQHDMSNJFTQAEPOOAE3/] * The MediaWiki Interfaces team is deprecating XSLT stylesheets within the Action API. Support for <code dir=ltr>format=xml'''&xlst={stylesheet}'''</code> will be removed from Wikimedia projects by the end of November, 2025. In addition, it will soon be disabled by default in MediaWiki release versions: v1.43 (LTS), v1.44, and v1.45. Support for XSLT stylesheets will be fully removed from MediaWiki v1.46 (expected to release between April and May 2026). [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/5AX7UWAVVUNUSBOIRHMNOKWOZ5EZI3JX/] * The WDQS legacy endpoint ([https://query-legacy-full.wikidata.org/ query-legacy-full.wikidata.org]) will be decommissioned at the end of December 2025, and finally closed down on 7th January 2026. After this date, users should expect requests to query.wikidata.org that require the full graph to fail or return invalid results if they are not rewritten to use SPARQL federation. The team encourages users to ensure that tools and workflows use the supported WDQS endpoints (<span dir=ltr><nowiki>https://query.wikidata.org/</nowiki></span> - Main graph or <span dir=ltr><nowiki>https://query-scholarly.wikidata.org/</nowiki></span> - Scholarly graph). For support with migrating use cases, please review the [[d:Special:MyLanguage/Wikidata:Data_access|Data Access]] and [[d:Wikidata:Request_a_query|Request a Query]] pages for details and assistance on alternative access methods. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.4|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/48|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W48"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 15:55, 24 നവംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29702226 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-49</span> == <div lang="en" dir="ltr"> <section begin="technews-2025-W49"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/49|Translations]] are available. '''Updates for editors''' * The Wikipedia Year in Review 2025 will be available on December 2 for users of iOS and Android Wikipedia apps, featuring new personalized insights, updated reading highlights, and refreshed designs. Learn more on the review's [[mw:Special:MyLanguage/Wikimedia Apps/Team/Wikipedia Year in Review/Updates|project page]]. * The Growth team is working on improving the text and presentation of the Verification Email sent to new users to make them more welcoming, useful and informative. Some new text have been drafted for A/B testing and you can help by translating them. See [[phab:T396155|Phabricator]]. * [[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]] will now be deployed at Japanese, Urdu and Chinese Wikipedias on December 2. Add a link is based on a prediction model that suggests links to be added to articles. While this feature has already been available on most Wikipedias, the prediction model could not support certain languages. A new model has now been developed to handle these languages, and it will be gradually rolled out to other Wikipedias over time. If you would like to know more, please contact [[mw:user:Trizek (WMF)|Trizek (WMF)]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:34}} community-submitted {{PLURAL:34|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where search boxes on some Commons pages showed no results due to switch from SpecialSearch to MediaSearch, has now been fixed. [https://phabricator.wikimedia.org/T399476] * Two new wikis have been created: ** a {{int:project-localized-name-group-wikipedia}} in [[d:Q36846|Toki Pona]] ([[w:tok:|<code>w:tok:</code>]]) [https://phabricator.wikimedia.org/T404457] ** a {{int:project-localized-name-group-wikiquote}} in [[d:Q33655|Nigerian Pidgin]] ([[q:pcm:|<code>q:pcm:</code>]]) [https://phabricator.wikimedia.org/T408318] '''Updates for technical contributors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.5|MediaWiki]] '''In depth''' * The Wikimedia Foundation is in the early stages of exploring approaches to '''Article guidance'''. The initiative aims to identify interventions that could help new editors easily understand and apply existing Wikipedia practices and policies when creating an article. The project is in the exploration and early experimental design phase. All community members are encouraged to [[mw:Special:MyLanguage/Article guidance|learn more]] about the project, and share their thoughts on [[mw:Special:MyLanguage/Talk:Article guidance|the talk page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/49|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W49"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:57, 1 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29732328 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-50</span> == <div lang="en" dir="ltr"> <section begin="technews-2025-W50"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/50|Translations]] are available. '''Weekly highlight''' * Anybody who wishes to secure their user account can now use [[m:Special:MyLanguage/Help:Two-factor authentication|two-factor authentication]] (2FA). This is available to all registered users of all Wikimedia projects. This is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] initiative. Later, 2FA will be required for all users who can take security- or privacy-sensitive actions. '''Updates for editors''' * Following last week's deployments, the [[mw:Special:MyLanguage/Help:Growth/Tools/Add a link|Add a link]] feature, which allows editors to add suggested links during editing, will be available to an additional [[Phab:T410469|33 Wikipedias]] starting on 9 December. This expansion is possible thanks to the new prediction model that now supports all languages, including those that were previously not covered. While the feature has been available on most Wikipedias for some time, this rollout brings us closer to using the improved model everywhere. If you have any questions or would like more details please contact [[mw:user:Trizek (WMF)|Trizek (WMF)]]. * Last week, the [[mw:Special:MyLanguage/Wikimedia Search Platform|Search Platform team]] added [[w:en:Transliteration|transliterated]] as-you-type search suggestions to Georgian wikis. If there are only a few regular search suggestions, then queries in Latin or Cyrillic script [[phab:T127003|are now rewritten into Georgian script]] to look for more matches. For example, searching for either <bdi lang="ka-Latn" dir="ltr">''bedniereba''</bdi> or <bdi lang="ka-Cyrl" dir="ltr">''бедниереба''</bdi> will now suggest the existing article about <bdi lang="ka" dir="ltr">ბედნიერება</bdi> ("happiness"). You can recommend other languages where transliterated suggestions would be useful [[phab:T375215|on Phabricator]] for future development. * Later this week, a controlled experiment will begin for editors on the 100 largest Wikipedias who are editing a section in the mobile web visual editor. 50% of these editors will notice a new "Edit full page" button that will enable them to expand their editing session to the whole page. This feature is intended to make it easier for people on mobile web to edit any article section, regardless of which section-edit icon they tapped to begin. The experiment will last ~4 weeks. You can find [[phab:T409112|more details]] about the project. * Later this week, the [[mw:Special:MyLanguage/Readers/Reader Growth|Reader Growth team]] will launch a [[mw:Special:MyLanguage/Readers/Reader Growth/WE3.1.14 Expanded Mobile Sections|mobile web experiment]] to expand all article sections by default (currently they are collapsed by default) and pin the section header the user is currently reading to the top of the page. The experiment will affect 10% of users on Arabic, Chinese, French, Indonesian, and Vietnamese Wikipedias. [https://phabricator.wikimedia.org/T409485] * The [[mw:Special:MyLanguage/Wikimedia Apps/Team/Wikipedia Year in Review/2025 Year in Review|Wikipedia Year in Review 2025]], a feature in the Wikipedia mobile apps (iOS and Android) that provides users with a personalised summary of their engagement with Wikipedia over the year, is now available on the iOS and Android apps. This edition includes expanded personalised insights, improved reading highlights, new donor messaging, and updated designs. Open the app to view your Year in Review and explore your reading journey from 2025. * A recent software bug caused edits made with VisualEditor to make unintended changes to wikitext, including removing whitespace and replacing spaces with underscores in wikilinks inside citations. This was partially fixed last week, and further fixes are in progress. Editors who used VisualEditor between November 28 and December 2 should review their edits for unexpected modifications. [https://phabricator.wikimedia.org/T411238] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the incorrect handling of URLs copied from the address bar of Microsoft Edge users, has been resolved. [https://phabricator.wikimedia.org/T341281] '''Updates for technical contributors''' * Starting this week, users of the "{{int:codemirror-beta-feature-title}}" [[Special:Preferences#mw-prefsection-betafeatures|beta feature]] will have [[mw:Special:MyLanguage/Help:Extension:CodeMirror|CodeMirror]] as the editor for Lua, JavaScript, CSS, JSON and Vue content models, instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]]. With this, the [[mw:Special:MyLanguage/Help:Extension:CodeMirror#Linting|linters]] will be upgraded. This is part of a larger effort to eventually replace CodeEditor and provide a consistent code editing experience. [https://phabricator.wikimedia.org/T373711] * Developers are encouraged to take the [https://wikimediafoundation.limesurvey.net/552643 2025 Developer Satisfaction Survey], which remains open until 5 January 2026. If you build software for the Wikimedia ecosystem and would like to share your experiences or feedback, your participation is greatly appreciated. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/W4WBKO6Q55UWWCCSFWQATKEXBEHP3QNR/] * There is no new MediaWiki version this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/50|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W50"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:44, 8 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29738112 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-51</span> == <div lang="en" dir="ltr"> <section begin="technews-2025-W51"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/51|Translations]] are available. '''Updates for editors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:18}} community-submitted {{PLURAL:18|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, one of the fixes addressed an issue for temporary accounts adding an external URL, which triggered an hCaptcha request in more cases than intended, and did not display the required popup on the first attempt to publish the edit. [https://phabricator.wikimedia.org/T411927] '''Updates for technical contributors''' * To improve database and site performance, external links to Wikimedia projects will no longer be stored in the database. This means they will not be searchable in [[{{#special:LinkSearch}}]], will not be checked by the Spam Blacklist or AbuseFilter as new links, and will not be in the <code dir=ltr>externallinks</code> table on database replicas. In the future this may be extended to other highly-linked trusted websites on a per-wiki basis, such as Creative Commons links on Wikimedia Commons. [https://phabricator.wikimedia.org/T405005] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.7|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/51|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W51"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:02, 15 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29796010 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2025-52</span> == <div lang="en" dir="ltr"> <section begin="technews-2025-W52"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2025/52|Translations]] are available. '''Updates for editors''' * From January, edit filters [[mw:Special:MyLanguage/Extension:AbuseFilter/Access flags|can be set]] to automatically suppress their details such as rules and list of attempted edits and actions. This will help oversighters use edit filters to prevent doxxing or other suppressible material. [https://phabricator.wikimedia.org/T290324] * The next issue of Tech News will be sent out on 12 January 2026 because of the end of year holidays. Thank you to all of the translators, and people who submitted content or feedback, this year. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:16}} community-submitted {{PLURAL:16|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the crash that occurred when tapping "First Steps" in the Wikipedia Android Year in Review has now been fixed, and the feature opens as expected. [https://phabricator.wikimedia.org/T411546] '''Updates for technical contributors''' * Interface elements such as diffs and categories generated by MediaWiki used to have the attribute <code dir=ltr>data-mw="interface"</code> to distinguish from wiki content. The attribute has been replaced with <code dir=ltr>data-mw-interface=""</code>, to avoid potential conflicts with other <code dir=ltr>data-mw</code> attributes, which are generated by Parsoid. [https://phabricator.wikimedia.org/T409187] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] There is no new MediaWiki version this week or next week. '''Meetings and events''' * The [[mw:Wikimedia Hackathon Northwestern Europe 2026|Wikimedia Hackathon Northwestern Europe 2026]] will take place on 13-14 March 2026 in Arnhem, the Netherlands. Applications just opened mid-December and will close in mid-January or earlier if capacity is reached. With space for approximately 100 participants, early application is encouraged. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2025/52|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2025-W52"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:44, 22 ഡിസംബർ 2025 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29831856 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-03</span> == <div lang="en" dir="ltr"> <section begin="technews-2026-W03"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/03|Translations]] are available. '''Weekly highlight''' * The Wikimedia Foundation has shared some guiding questions for the July 2026–June 2027 Annual Plan on [[m:Special:MyLanguage/Wikimedia Foundation Annual Plan/2026-2027/Product & Technology OKRs|Meta]] and ''[[diffblog:2025/12/10/shaping-wikimedia-foundations-2026-2027-annual-goals-key-questions-for-the-wikimedia-movement/|Diff]]''. These focus on global trends, faster and healthier experimentation, better support for newcomers, strengthening editors and advanced users, improving collaboration across projects, and growing and retaining readership. Feedback and ideas are welcome on the [[m:Talk:Wikimedia Foundation Annual Plan/2026-2027|talk page]]. '''Updates for editors''' * As part of the current work of Community Tech team on the [[m:Special:MyLanguage/Community Wishlist/W372|Multiple watchlists]] project, the display of [[Special:EditWatchlist|EditWatchlist]] will be updated as a first step towards multiple watchlists. Additionally, the pagination on [[Special:Search|Search]] will be updated too, as a part of the work on the [[m:Special:MyLanguage/Community Wishlist/W186|Revamp pagination / page navigation]] wish. [https://phabricator.wikimedia.org/T411596] * [[m:Special:GlobalWatchlist|The Global Watchlist]] is a MediaWiki [[mw:Special:MyLanguage/Extension:GlobalWatchlist|extension]] that lets you see your watchlists from different wikis on the same page. It was recently updated to look more like the regular [[Special:Watchlist|Watchlist]], such as preparing it for temporary accounts in IP masking (including rerouting user links to contributions pages), making page titles bold, and opening links in edit summaries and tags in new browser tabs. [https://phabricator.wikimedia.org/T398361][https://phabricator.wikimedia.org/T298919][https://phabricator.wikimedia.org/T273526][https://phabricator.wikimedia.org/T286309] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:28}} community-submitted {{PLURAL:28|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where global blocks did not have the option to disable sending emails, has now been fixed, and will be available for use in the week of January 13. [https://phabricator.wikimedia.org/T401293] '''Updates for technical contributors''' * The [[mw:Special:MyLanguage/VisualEditor/Citation tool|VisualEditor citation tool]] and [[mw:Special:MyLanguage/Help:Reference Previews|Reference Previews]] now support "map" as a reference type. [https://phabricator.wikimedia.org/T411083] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.10|MediaWiki]]/[[mw:MediaWiki 1.46/wmf.11|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/03|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W03"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:32, 12 ജനുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29907192 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-04</span> == <div lang="en" dir="ltr"> <section begin="technews-2026-W04"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/04|Translations]] are available. '''Updates for editors''' * The tray shown on [[Special:Diff|Special:Diff]] in mobile view has been redesigned. It is now collapsed by default, and incorporates a link to undo the edit being viewed, making it easier for mobile editors and reviewers to take action while keeping the interface uncluttered. [https://phabricator.wikimedia.org/T402297] * [[m:Special:GlobalWatchlist|The Global Watchlist]] lets you view your watchlists from multiple wikis on one page. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] continues to improve — it now automatically determines the text direction (ensuring correct display of sites with unusual domain names) and shows detailed descriptions for log actions. Later this week, a new permanent link for page creations and CSS classes for each entry element will be added. [https://phabricator.wikimedia.org/T412505][https://phabricator.wikimedia.org/T287929][https://phabricator.wikimedia.org/T262768][https://phabricator.wikimedia.org/T414135] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the previously observed issue in Vector 2022, where anchor link targets were obscured by the sticky header, has now been addressed. [https://phabricator.wikimedia.org/T406114] '''Updates for technical contributors''' * As mentioned in the [[m:Special:MyLanguage/Tech/News/2025/44|October 2025 deprecation announcement]], MediaWiki Interfaces team will begin sunsetting all transform endpoints containing a trailing slash from the MediaWiki REST API the week of January 26. Changes are expected to roll out to all wikis on or before January 30th. All API users currently calling them are encouraged to transition to the non-trailing slash versions. Both endpoint variations can be found, compared, and tested using the [https://test.wikipedia.org/wiki/Special:RestSandbox REST Sandbox]. If you have questions or encounter any problems, please file a ticket in Phabricator to the [https://phabricator.wikimedia.org/project/view/6931/ #MW-Interfaces-Team board]. * Interactive reference documentation for the [[mw:Special:MyLanguage/Wikimedia REST API|Wikimedia REST API]] has moved. Requests to API docs previously hosted through [[mw:Special:MyLanguage/RESTBase|RESTBase]] (e.g.: <code dir=ltr>https://en.wikipedia.org/api/rest_v1/</code>) are now redirected to the [[w:en:Special:RestSandbox|REST Sandbox]]. * The [[mw:Special:MyLanguage/Wikidata Platform|WMF Wikidata Platform team]] (WDP) has published its [[d:Special:MyLanguage/Wikidata:Wikidata Platform team/Newsletter|January 2026 newsletter]]. It includes updates on the legacy full-graph endpoint decommissioning, the User-Agent policy change, the monthly Blazegraph migration office hours, and efforts to reduce regressions caused by the legacy endpoint shutdown. As a reminder, you can [[m:Special:MyLanguage/Global message delivery/Targets/WDP team updates|subscribe to the WDP newsletter]]! * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.12|MediaWiki]] '''Meetings and events''' * The [[mw:Wikimedia Hackathon Northwestern Europe 2026|Wikimedia Hackathon Northwestern Europe 2026]] will take place on 13-14 March 2026 in Arnhem, the Netherlands. Applications opened mid-December and will close soon or when capacity is reached. It's a two-day, technically oriented hackathon bringing together Wikimedians from the region. Hope to see you there! '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/04|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W04"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:29, 19 ജനുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29943403 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-05</span> == <div lang="en" dir="ltr"> <section begin="technews-2026-W05"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/05|Translations]] are available. '''Updates for editors''' * Wikimedia Foundation invites comments on [[m:Special:MyLanguage/Product and Technology Advisory Council/Year1 Reflections and Proposed Way Forward 2026 Update|proposed future]] of the [[:m:Special:MyLanguage/Product and Technology Advisory Council|Product and Technology Advisory Council]] until 28 February. * All users with registered accounts can now use passkeys for [[m:Special:MyLanguage/Help:Two-factor authentication|two-factor authentication]] (2FA). Passkeys are a simple way to log in without using a second device. They verify the user's identity using a fingerprint, face scan, or a PIN code. To set up a passkey, first set up a regular 2FA method. Currently, to log in with a passkey, users must also use a password. Later this quarter, passwordless login will allow users to log in with a single click and a passkey. Users with advanced rights will also be required to have 2FA enabled. This is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] project. * Unregistered contributors on blocked IPs or blocked IP ranges can now interact on-wiki to appeal a block by creating a temporary account to appeal a block on the user talk page, unless the "prevent this user from editing their own talk page" is enabled. This solves the problem of logged-out users unable to use the default unblock process via user talk page. [https://phabricator.wikimedia.org/T398673] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:20}} community-submitted {{PLURAL:20|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the Two-Factor Authentication (2FA) methods description on the management page has been updated. It is now clearer and easier for users to understand and make use of. [https://phabricator.wikimedia.org/T332385] '''Updates for technical contributors''' * A new AbuseFilter variable, <code>account_type</code>, has been added to provide a reliable way to determine the account type being created in the <code>createaccount</code> and <code>autocreateaccount</code> actions. As part of this change, the variable <code>accountname</code> has been renamed to <code>account_name</code>, and <code>accountname</code> is now deprecated. Edit filter managers should update any filters that use hardcoded account type checks or the deprecated variable. [https://phabricator.wikimedia.org/T414049] * Image thumbnails that are requested in non-standard sizes, and using non-standard methods such as direct requests to <code dir=ltr><nowiki>upload.wikimedia.org/…</nowiki></code> will stop working in the near future. This change is to prevent ongoing external abuse by web-scrapers and bots. Some users with custom CSS/JS, Interface Admins who can fix gadgets and local skins, and Tool-authors, will need to update their code to use standard thumbnail sizes. [[phab:T414805|Details, search-links, and examples of how to fix them, are available in the task]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.13|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/05|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W05"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:17, 26 ജനുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=29969530 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-06</span> == <div lang="en" dir="ltr"> <section begin="technews-2026-W06"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/06|Translations]] are available. '''Updates for editors''' * The "{{int:pageinfo-toolboxlink}}" feature, which gives validating information about a page ([{{fullurl:{{FULLPAGENAME}}|action=info}} example]), now automatically includes a table of contents. If there is a local [[{{ns:8}}:Pageinfo-header]] page created by individual users, it can now be removed. [https://phabricator.wikimedia.org/T363726] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, VisualEditor previously added bold or italic formatting inside link descriptions, making the wikicode complex. This has now been fixed. [https://phabricator.wikimedia.org/T409669] '''Updates for technical contributors''' * There was no XML dump on 20 January. Additionally, from now on, dumps will be generated once per month only. [https://phabricator.wikimedia.org/T414389] * The MediaWiki Interfaces team removed support for all transform endpoints containing a trailing slash from the [https://www.mediawiki.org/wiki/Special:MyLanguage/API:REST%20API MediaWiki REST API]. All API users currently calling those endpoints are encouraged to transition to the non-trailing slash versions. If you have questions or encounter any problems, please file a ticket in phabricator to the [https://phabricator.wikimedia.org/project/view/6931/ #MW-Interfaces-Team board]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.14|MediaWiki]] '''Weekly highlight''' * Users are reminded that the Wikimedia Foundation has shared some guiding questions for the July 2026–June 2027 Annual Plan on [[m:Special:MyLanguage/Wikimedia Foundation Annual Plan/2026-2027/Product & Technology OKRs|Meta]] and ''[[diffblog:2025/12/10/shaping-wikimedia-foundations-2026-2027-annual-goals-key-questions-for-the-wikimedia-movement/|Diff]]''. These focus on global trends, faster and healthier experimentation, better support for newcomers, strengthening editors and advanced users, improving collaboration across projects, and growing and retaining readership. Feedback and ideas are welcome on the [[m:Talk:Wikimedia Foundation Annual Plan/2026-2027|talk page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/06|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W06"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:43, 2 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30000986 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-07</span> == <div lang="en" dir="ltr"> <section begin="technews-2026-W07"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/07|Translations]] are available. '''Updates for editors''' * [[File:Maki-gift-15.svg|12px|link=|class=skin-invert|Wishlist item]] Logged-in contributors who manage large or complex watchlists can now organise and filter watched pages in ways that improve their workflows with the new [[mw:Special:MyLanguage/Help:Watchlist labels|Watchlist labels]] feature. By adding custom labels (for example: pages you created, pages being monitored for vandalism, or discussion pages) users can more quickly identify what needs attention, reduce cognitive load, and respond more efficiently. This improves watchlist usability, especially for highly active editors. * A new feature available on [[Special:Contributions|Special:Contributions]] shows [[mw:Special:MyLanguage/Trust and Safety Product/Temporary Accounts|temporary accounts]] that are likely operated by the same person, and so makes patrolling less time-consuming. Upon checking contributions of a temporary account, users with access to temporary account IP addresses can now see a view of contributions from the related temporary accounts. The feature looks up all the IPs associated with a given temporary account within the data retention period and shows all the contributions of all temporary accounts that have used these IPs. [[mw:Special:MyLanguage/Trust and Safety Product/Temporary Accounts#February 2026: Improvements to the patroller tooling|Learn more]]. [https://phabricator.wikimedia.org/T415674] * When editors preview a wikitext edit, the reminder box that they are only seeing a preview (which is shown at the top), now has a grey/neutral background instead of a yellow/warning background. This makes it easier to distinguish preview notes from actual warnings (for example, edit conflicts or problematic redirect targets), which will now be shown in separate warning or error boxes. [https://phabricator.wikimedia.org/T414742] * The [[m:Special:GlobalWatchlist|Global Watchlist]] lets you view your watchlists from multiple wikis on one page. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] continues to improve — it now properly supports more than one Wikibase site, for example both [[d:|Wikidata]] and [[testwikidata:|testwikidata]]. In addition, issues regarding text direction have been fixed for users who prefer Wikidata or other Wikibase sites in right-to-left (RTL) languages. [https://phabricator.wikimedia.org/T415440][https://phabricator.wikimedia.org/T415458] * The automatic "magic links" for ISBN, RFC, and PMID numbers have been [[mw:Special:MyLanguage/Help:Magic links|deprecated in wikitext since 2021]] due to inflexibility and difficulties with localization. Several wikis have successfully replaced RFC and PMID magic links with equivalent external links, but a template was often required to replace the functionality of the ISBN magic link. There is now a new [[mw:Special:MyLanguage/Help:Magic words#isbn|built-in parser function]] <code dir=ltr><nowiki>{{#isbn}}</nowiki></code> available to replace the basic functionality of the ISBN magic link. This makes it easier for wikis who wish to migrate off of the deprecated magic link functionality to do so. [https://phabricator.wikimedia.org/T145604] * Two new wikis have been created: ** a {{int:project-localized-name-group-wikipedia}} in [[d:Q35401|Jju]] ([[w:kaj:|<code>w:kaj:</code>]]) [https://phabricator.wikimedia.org/T413283] ** a {{int:project-localized-name-group-wikipedia}} in [[d:Q1186896|Nawat]] ([[w:ppl:|<code>w:ppl:</code>]]) [https://phabricator.wikimedia.org/T413273] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * A new global user group has been created: [[{{int:grouppage-local-bot}}|{{int:group-local-bot}}]]. It will be used internally by the software to allow community bots to bypass rate limits that are applied to abusive [[w:en:Web scraping|web scrapers]]. Accounts that are approved as bots on at least one Wikimedia wiki will be automatically added to this group. It will not change what user permissions the bot has. [https://phabricator.wikimedia.org/T415588] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.15|MediaWiki]] '''Meetings and events''' * The [[mw:Special:MyLanguage/MediaWiki Users and Developers Conference Spring 2026|MediaWiki Users and Developers Conference, Spring 2026]] will be held March 25–27 in Salt Lake City, USA. This event is organized by and for the third-party MediaWiki community. You can propose sessions and register to attend. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/AZBWVI46SDEB65PGR5J6E4TYOQQEZXM7/] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/07|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W07"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 23:30, 9 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30026671 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-08</span> == <div lang="en" dir="ltr"> <section begin="technews-2026-W08"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/08|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Wikimedia Site Reliability Engineering|SRE Team]] will be performing a cleanup of Wikimedia's [[m:Special:MyLanguage/Etherpad|Etherpad]] instance, the web-based editor for real-time collaborative document editing. All pads will be permanently deleted after 30 April, 2026 – if there are still migration projects in progress at that point the team can revisit the date on a case by case basis. Please create local backups of any content you wish to keep, as deleted data cannot be recovered. This cleanup helps reduce database size and minimize infrastructure footprint. Etherpad will continue to support real-time collaboration, but long-term storage should not be expected. Additional cleanups may occur in the future without prior notice. [https://phabricator.wikimedia.org/T415237] '''Updates for editors''' * The Information Retrieval team will be launching an [[mw:Special:MyLanguage/Readers/Information Retrieval/Phase 1|Android mobile app experiment]] that tests hybrid search capabilities which can handle both semantic and keyword queries. The improvement of on-platform search will enable readers to find what they’re looking for directly on Wikipedia more easily. The experiment will first be launched on Greek Wikipedia in late February, followed by English, French, and Portuguese in March. [https://diff.wikimedia.org/2026/01/08/semantic-search-making-it-easier-to-find-the-information-readers-want/ Read more] on Diff blog. [https://www.mediawiki.org/wiki/Readers/Information_Retrieval] * The Reader Growth team will run [[mw:Special:MyLanguage/Readers/Reader Growth/WE3.10.2 Mobile Table of Contents|an experiment]] for mobile web users, that adds a table of contents and automatically expands all article sections, to learn more about navigation issues they face. The test will be available on Arabic, Chinese, English, French, Indonesian, and Vietnamese Wikipedias. * Previously, site notices ([[{{ns:8}}:Sitenotice]] and [[{{ns:8}}:Anonnotice]]) would only render on the desktop site. Now, they will render on all platforms. Users on mobile web will now see these notices and be informed. Site administrators should be prepared to test and fix notices on mobile devices to avoid interference with articles. To opt out, interface admins can add <code dir="ltr">#siteNotice { display: none; }</code> to [[{{ns:8}}:Minerva.css]]. [https://phabricator.wikimedia.org/T138572][https://phabricator.wikimedia.org/T416644] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:19}} community-submitted {{PLURAL:19|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue on [[Special:RecentChanges|Special:RecentChanges]] has been fixed. Previously, clicking hide in the active filters caused the "view new changes since…" button to disappear, though it should have remained visible. The button now behaves as expected. [https://phabricator.wikimedia.org/T406339] '''Updates for technical contributors''' * New documentation is now available to help editors debug on-site search features. It supports troubleshooting when pages do not appear in results, when ranking seems unexpected, and when you need to inspect what content is being indexed, helping make search behavior easier to understand and analyze. [[mw:Help:CirrusSearch/Debug|Learn more]]. [https://phabricator.wikimedia.org/T411169] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.16|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/08|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W08"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:16, 16 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30086330 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-09</span> == <div lang="en" dir="ltr"> <section begin="technews-2026-W09"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/09|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Edit check/Reference Check|Reference Check]] has been deployed to English Wikipedia, completing its rollout across all Wikipedias. The feature prompts newcomers to add a citation before publishing new content, helping reduce common citation-related reverts and improve verifiability. In A/B testing, the impact was substantial: newcomers shown Reference Check were approximately 2.2 times more likely to include a reference on desktop and about 17.5 times more likely on mobile web. [https://analytics.wikimedia.org/published/reports/editing/reference_check_ab_test_report_final_2025.html] '''Updates for editors''' * The [[mw:Special:MyLanguage/Extension:InterwikiSorting|InterwikiSorting extension]], which allowed for the [[m:Special:MyLanguage/Interwiki sorting order|sorting of interwiki links]], has been undeployed from Wikipedia. As a result, editors who had enabled interwiki link sorting in non-compact mode (full list format) will now see links reordered. The links moving forward will be listed in the alphabetical order of language code. [https://phabricator.wikimedia.org/T253764] * Later this week, people who are editing a page-section using the mobile visual editor, will notice a new "Edit full page" button. When tapped, you will be able to edit the entire article. This helps when the change you want to make is outside the section you initially opened. [https://phabricator.wikimedia.org/T387175][https://phabricator.wikimedia.org/T409112] * [[mw:Special:MyLanguage/Readers/Reader Experience|The Reader Experience team]] is inviting editors to assess whether dark mode should still be considered "beta" on their wiki, based on their experience of how well it functions on desktop and mobile. If the feature is deemed mature, editors can update the interface messages in <code dir=ltr>MediaWiki:skin-theme-description</code> and <code dir=ltr>MediaWiki:Vector-night-mode-beta-tag</code> to indicate that dark mode is ready and no longer considered beta. * The improved [[mw:Wikimedia_Apps/Team/iOS/Activity_Tab|Activity tab]] which displays user-insights is now available to all users of the Wikipedia iOS app (version 7.9.0 and later). Following earlier A/B testing that showed higher account creation among users with access to the feature, it has been rolled out to 100% of users along with some updates. The Activity tab now shows your edited articles in the timeline, offers editing impact insights like contribution counts and article view trends, and customization options to improve in-app experience for users. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, a bug that prevented [[mw:Special:MyLanguage/Extension:DiscussionTools|DiscussionTools]] from working on mobile has now been fixed, restoring full functionality. [https://phabricator.wikimedia.org/T415303] '''Updates for technical contributors''' * The [[m:Special:GlobalWatchlist|Global Watchlist]] lets you view your watchlists from multiple wikis on one page. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] that makes this possible continues to improve. The latest upgrade is the inclusion of a [[mw:Extension:GlobalWatchlist#hook|new hook]], <code dir=ltr>ext.globalwatchlist.rebuild</code>, which fires after each watchlist rebuild. This allows you to run gadgets and user scripts for the Special page. [https://phabricator.wikimedia.org/T275159] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.17|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/09|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W09"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:03, 23 ഫെബ്രുവരി 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30119102 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-10</span> == <div lang="en" dir="ltr"> <section begin="technews-2026-W10"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/10|Translations]] are available. '''Weekly highlight''' * Wikipedia 25 [[m:Special:MyLanguage/Wikipedia 25/Easter egg experiments|Birthday mode]] is now live on Betawi, Breton, Chinese, Czech, Dutch, English, French, Gorontalo, Indonesian, Italian, Luxembourgish, Madurese, Sicilian, Spanish, Thai, and Vietnamese Wikipedias! This limited-time campaign feature celebrates 25 years of Wikipedia with a birthday mascot, Baby Globe. When turned on, Baby Globe is shown on [[m:Special:MyLanguage/Wikipedia 25/Easter egg experiments/article configuration|~2,500 articles]], waiting to be discovered by readers. Communities can choose to turn Birthday mode on by getting consensus from their community and asking an admin to enable the feature and customize it via [[m:Special:MyLanguage/Wikipedia 25/Easter egg experiments#Community Configuration Demo|community configuration]] on the local wiki. '''Updates for editors''' * [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]], a new feature to re-use references with different details has been released to Swedish Wikipedia, Polish Wikipedia and [[:phab:T418209|a couple of other wikis]]. You can [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing#test|try the feature]] on these projects or on testwiki and [https://en.wikipedia.beta.wmcloud.org/wiki/Sub-referencing betawiki]. Learnings from the first pilot wiki German Wikipedia have been [[:m:Special:MyLanguage/WMDE Technical Wishes/Sub-referencing/Learnings|published in a report]]. Reach out to the Wikimedia Deutschland team if you are [[:m:Talk:WMDE Technical Wishes/Sub-referencing#Pilot wikis|interested in becoming a pilot wiki]]. * [[mw:Special:MyLanguage/Help:Edit check#Paste check|Paste Check]] will become available at all Wikipedias this week. The feature prompts newcomers who are pasting text they are not likely to have written into VisualEditor to consider whether doing so risks a copyright violation. Paste Check [[mw:Special:MyLanguage/Edit check/Tags|tags]] all edits where it is shown for potential review. Local administrators can configure various aspects of the feature via [[{{#special:EditChecks}}]]. [[mw:Special:MyLanguage/Edit check/Paste Check#A/B Experiment|Research]] across 22 wikis found that Paste Check resulted in an 18% decrease in relative reverted-edits compared to the control group. Translators can [https://translatewiki.net/w/i.php?title=Special%3ATranslate&group=ext-visualeditor-ve-mw-editcheck&filter=&optional=1&action=translate help to localize] this and related features. * The [[mw:Special:MyLanguage/Readers/Reader Experience|Reader Experience team]] will be standardizing the user menu in the top right for all mobile users so that it is closer to the desktop experience. Currently this user menu is only visible to users with Advanced Mobile Controls (AMC) turned on. The only change is that a couple buttons previously in the left-side menu will move to the top right for users who do not have AMC turned on. This change is expected to go out March 9 and seeks to improve the user interface. [https://phabricator.wikimedia.org/T413912] * Starting in the week of March 2, the emails sent out when an email address was added, removed, or changed for an account will switch to a substantially nicer and clearer HTML email from the prior plaintext one. [https://phabricator.wikimedia.org/T410807] * Notifications are currently limited to 2,000 historic entries per user, and extend back to 2013 when the feature was released. This is going to be changed to only store Notifications from the last 5 years, but up to 10,000 of them. This will help with long-term infrastructure health and help to prevent more recent notifications from disappearing too soon. [https://phabricator.wikimedia.org/T383948] * The [[m:Special:GlobalWatchlist|Global Watchlist]] which lets you view your watchlists from multiple wikis on a single page continues to see improvements. The latest update improves label usage experience. The [[mw:Special:MyLanguage/Extension:GlobalWatchlist|extension]] now allows activating the [[mw:Special:MyLanguage/Manual:Language#Fallback languages|language fallback system]] for Wikidata items without labels in the viewed language, and showing those labels in the user’s preferred Wikidata language if no <code dir=ltr>uselang=</code> URL parameter is provided. [https://phabricator.wikimedia.org/T373686][https://phabricator.wikimedia.org/T416111] * The Wikipedia Android team has started a beta test of [[mw:Special:MyLanguage/Readers/Information Retrieval/Phase 1|hybrid search]] on Greek Wikipedia. Hybrid search capabilities can handle both semantic and keyword queries enabling readers to find what they’re looking for directly on Wikipedia more easily. * For security reasons, members of certain user groups are [[m:Special:MyLanguage/Mandatory two-factor authentication for users with some extended rights|required to have two-factor authentication]] (2FA) enabled. Currently, 2FA is required to use the group, but not to be a member of it. Given that this model still has some vulnerabilities, the situation will [[phab:T418580|gradually change in March]]. Members of these groups will be unable to disable last 2FA method on their account, and it will be impossible to add users without 2FA to these groups. Users will still be able to add new authentication methods or remove them, as long as at least one method is continuously enabled. In the second half of March, users without 2FA will be removed from these groups. This applies to: CentralNotice administrators, checkusers, interface administrators, suppressors, Wikidata staff, Wikifunctions staff, WMF Office IT and WMF Trust & Safety. Nothing will change for other users. See the linked task for deployment schedule. [https://phabricator.wikimedia.org/T418580] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue preventing users from creating an instance in [https://www.wikibase.cloud/ Wikibase.cloud] has now been fixed. [https://phabricator.wikimedia.org/T416807] '''Updates for technical contributors''' * To help ensure [[mw:Special:MyLanguage/MediaWiki Product Insights/Responsible Reuse|fair use of infrastructure]], over the next month the Wikimedia Foundation will implement global API rate limits across our APIs. In early March, stricter limits will be applied to unidentified requests from outside Toolforge/WMCS and API requests that are made from web browsers. In April, higher limits will be applied to identified traffic. These limits are intentionally set as high as possible to minimise impact on the community. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, see [[mw:Special:MyLanguage/Wikimedia APIs/Rate limits|Wikimedia APIs/Rate limits]]. * The Wikidata Query Service Linked Data Fragment (LDF) endpoint will be decommissioned in February. This endpoint served limited traffic, which was successfully migrated to other data access methods that were better suited to support existing use cases. The hardware used to support the LDF endpoint will be reallocated to support the ongoing backend migration efforts. [https://phabricator.wikimedia.org/T415696] * The new Parsoid parser [[mw:Special:MyLanguage/Parsoid/Parser Unification/Updates|continues to be deployed to additional wikis]], improving platform sustainability and making it easier to introduce new reading and editing features. Parsoid is now the default parser on 488 WMF wikis (268 Wikipedias), now covering more than 10% of all Wikipedia page views. * The process and criteria for [[Special:MyLanguage/Wikimedia Enterprise#Access|requesting exceptional access]] to the high volume feed of the ''Wikimedia Enterprise'' APIs (at no cost for mission-aligned usecases), [[m:Talk:Wikimedia Enterprise#Exceptional access criteria|have now been published]]. This is to provide more thorough and clearer documentation for users. * [https://techblog.wikimedia.org/ Tech Blog], the blog dedicated to the Wikimedia technical community [https://techblog.wikimedia.org/2026/02/24/a-tech-blog-diff/ will be migrating] to [[diffblog:|Diff]], the community news and event blog. The migration should be complete in April 2026, after which new posts will be accepted for publishing. Readers will be able to access posts – old and new – on the landing page at https://diff.wikimedia.org/techblog. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.18|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/10|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W10"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 17:51, 2 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30137798 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-11</span> == <div lang="en" dir="ltr"> <section begin="technews-2026-W11"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/11|Translations]] are available. '''Weekly highlight''' * [[m:Special:MyLanguage/Tech/Server switch|All wikis will be read-only]] for a few minutes on Wednesday, 25 March 2026 at [https://zonestamp.toolforge.org/1774450800 15:00 UTC]. This is for the datacenter server switchover backup tests, [[wikitech:Deployments/Yearly calendar|which happen twice a year]]. During the switchover, all Wikimedia website traffic is shifted from one primary data center to the backup data center to test availability and prevent service disruption even in emergencies. * Last week, all wikis had 2 hours of read-only time, and extended unavailability for user-scripts and gadgets. This was due to a security incident which has since been resolved. Work is ongoing to prevent re-occurrences. For current information please see the [[m:Steward's noticeboard#Statement on Meta about today's user script security incident|post on the Stewards' noticeboard]] ([[m:Special:MyLanguage/Wikimedia Foundation/Product and Technology/Product Safety and Integrity/March 2026 User Script Incident|translations]]). '''Updates for editors''' * Users facing multiple blocks on mobile will now see the reasons for each block separately, instead of a generic message. This helps them understand why they are blocked and what steps they can take to resolve the issue. For example, users affected for using common VPNs (such as [[Special:MyLanguage/Apple iCloud Private Relay|iCloud Private Relay]]) will receive clearer guidance on what they need to do to start editing again. [https://phabricator.wikimedia.org/T357118] * Later this week, [[mw:Special:MyLanguage/VisualEditor/Suggestion Mode|Suggestion Mode]] will become available as a beta feature within the visual editor at all Wikipedias. This feature proactively suggests various types of actions that people can consider taking to improve Wikipedia articles, and learn about related guidelines. The feature is locally configurable, and can also be locally expanded with custom Suggestions. Current settings can be seen at [[Special:EditChecks]] and there are [[mw:Special:MyLanguage/Help:Suggestion mode#For administrators %E2%80%93 local customization|instructions for how administrators can customize]] the links to point to local guidelines. The feature is connected to [[mw:Special:MyLanguage/Help:Edit check|Edit check]] which suggests improvements while someone is writing new content. In the future, the Editing team plans to evaluate the feature's impact with newcomers through a controlled experiment. [https://phabricator.wikimedia.org/T404600] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where the cursor became misaligned during the use of CodeMirror’s syntax highlighting, which makes wikitext and code easier to read, has now been fixed. This problem specifically affected users who defined a font rule in a custom stylesheet while creating a new topic with DiscussionTools. [https://phabricator.wikimedia.org/T418793] '''Updates for technical contributors''' * API rate limiting update: To help ensure [[mw:Special:MyLanguage/MediaWiki Product Insights/Responsible Reuse|fair use of infrastructure]], global API rate limits will be applied this week to requests without a compliant User-Agent that originate from outside Toolforge/WMCS and to unauthenticated requests made from web browsers. Higher limits will be applied to identified traffic in April. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, see [[mw:Special:MyLanguage/Wikimedia APIs/Rate limits|Wikimedia APIs/Rate limits]]. * The new GraphQL API has been released. The API was developed as a flexible alternative to select features of the Wikidata Query Service (WDQS), to improve developer experience and foster adaptability, and efficient data access. Try it out and [[d:Wikidata:Wikibase GraphQL#Feedback and development|give feedback]]. You can also [https://greatquestion.co/wikimediadeutschland/GraphQLAPI/apply sign up for usability tests]. * The [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group|PTAC Unsupported Tools Working Group]] continued improvements to [[commons:Special:MyLanguage/Commons:Video2commons#|Video2Commons]] in February, with fixes addressing authentication errors, large-file handling, task queue visibility, and clearer upload behavior. Work is still ongoing in some areas, including changes related to deprecated server-side uploads. Read [[m:Special:MyLanguage/Product and Technology Advisory Council/Unsupported Tools Working Group#February 2026|this update]] to learn more. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.19|MediaWiki]] '''In depth''' * The Article Guidance team invites experienced Wikipedia editors from selected [[mw:Special:MyLanguage/Article guidance/Pilot wikis and collaborators#Collaborators|pilot wikis]] and interested contributors from other Wikipedias to fill out this questionnaire which is available in [https://docs.google.com/forms/d/e/1FAIpQLSfmLeVWnxmsCbPoI_UF2jyRcn73WRGWCVPHzerXb4Cz97X_Ag/viewform English], [https://docs.google.com/forms/d/e/1FAIpQLSd6rzr4XXQw8r4024fE3geTPFe13M_6w7Mitj-YJi0sOlWTAw/viewform?usp=header Arabic], [https://docs.google.com/forms/d/e/1FAIpQLSdok3-RfB18lcugYTUMGkpwmqG_8p760Wv4dCXitOXOszjUDw/viewform?usp=header Bengali], [https://docs.google.com/forms/d/e/1FAIpQLSfjTfYp4jEo0akA4B1e-Nfg3QZPCudUjhJzHzzDi6AHyAaMGA/viewform?usp=header Japanese], [https://docs.google.com/forms/d/e/1FAIpQLScteVoI29Aue4xc72dekk-6RYtvmMgQxzMI900UOawrFrSTWg/viewform?usp=header Portuguese], [https://docs.google.com/forms/d/e/1FAIpQLSetdxnYwL3ub2vqA7awCg5hJZPMIYcDPaiTe12rY9h0GYnVlw/viewform?usp=header Persian], and [https://docs.google.com/forms/d/e/1FAIpQLScNvfJF-Ot-4pzA4qAN771_0QDJ4Li19YcUsaTgSKW8Nc7U_Q/viewform?usp=header Turkish]. Your answers will help the team customize guidance for less experienced editors and help them learn community policies and practices while creating an article. Learn more [[mw:Special:MyLanguage/Article guidance|on the project page]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/11|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W11"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:52, 9 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30213008 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-12</span> == <div lang="en" dir="ltr"> <section begin="technews-2026-W12"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/12|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]] beta feature, also known as [[mw:Special:MyLanguage/Extension:CodeMirror|CodeMirror 6]], has been used for wikitext syntax highlighting since November 2024. It will be promoted out of beta by May 2026 in order to bring improvements and new [[mw:Special:MyLanguage/Help:Extension:CodeMirror#Features|features]] to all editors who use the standard syntax highlighter. If you have any questions or concerns about promoting the feature out of beta, [[mw:Special:MyLanguage/Help talk:Extension:CodeMirror|please share]]. [https://phabricator.wikimedia.org/T259059] * Some changes to local user groups are performed by stewards on Meta-Wiki and logged there only. Now, interwiki rights changes will be logged both on Meta-Wiki and the wiki of the target user to make it easier to access a full record of user's rights changes on a local wiki. Past log entries for such changes will be backfilled in the coming weeks. [https://phabricator.wikimedia.org/T6055] * On wikis using [[m:Special:MyLanguage/Flagged Revisions|Flagged Revisions]], the number of pending changes shown on [[{{#Special:PendingChanges}}]] previously counted pages which were no longer pending review, because they have been removed from the system without being reviewed, e.g. due to being deleted, moved to a different namespace, or due to wiki configuration changes. The count will be correct now. On some wikis the number shown will be much smaller than before. There should be no change to the list of pages itself. [https://phabricator.wikimedia.org/T413016] * Wikifunctions composition language has been rewritten, resulting in a new version of the language. This change aims to increase service stability by reducing the orchestrator's memory consumption. This rewrite also enables substantial latency reduction, code simplification, and better abstractions, which will open the door to later feature additions. Read more about [[f:Special:MyLanguage/Wikifunctions:Status updates/2026-03-11|the changes]]. * Users can now sort search results alphabetically by page title. The update gives an additional option to finding pages more easily and quickly. Previously, results could be sorted by Edit date, Creation date, or Relevance. To use the new option, open 'Advanced Search' on the search results page and select 'Alphabetically' under 'Sorting Order'. [https://phabricator.wikimedia.org/T403775] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:28}} community-submitted {{PLURAL:28|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the bug that prevented UploadWizard on Wikimedia Commons from importing files from Flickr has now been fixed. [https://phabricator.wikimedia.org/T419263] '''Updates for technical contributors''' * A new special page, [[{{#special:LintTemplateErrors}}]], has been created to list transcluded pages that are flagged as containing lint errors to help users discover them easily. The list is sorted by the number of transclusions with errors. For example: [[{{#special:LintTemplateErrors}}/night-mode-unaware-background-color]]. [https://phabricator.wikimedia.org/T170874] * Users of the [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]] beta feature have been using [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]] for syntax highlighting when editing JavaScript, CSS, JSON, Vue and Lua content pages, for some time now. Along with promoting CodeMirror 6 out of beta, the plan is to replace CodeEditor as the standard editor for these content models by May 2026. [[mw:Special:MyLanguage/Help talk:Extension:CodeMirror|Feedback or concerns are welcome]]. [https://phabricator.wikimedia.org/T419332] * The [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] JavaScript modules will soon be upgraded to CodeMirror 6. Leading up to the upgrade, loading the <code dir=ltr>ext.CodeMirror</code> or <code dir=ltr>ext.CodeMirror.lib</code> modules from gadgets and user scripts was deprecated in July 2025. The use of the <code dir=ltr>ext.CodeMirror.switch</code> hook was also deprecated in March 2025. Contributors can now make their scripts or gadgets compatible with CodeMirror 6. See the [[mw:Special:MyLanguage/Extension:CodeMirror#Gadgets and user scripts|migration guide]] for more information. [https://phabricator.wikimedia.org/T373720] * The MediaWiki Interfaces team is expanding coverage of REST API module definitions to include [[mw:Special:MyLanguage/API:REST API/Extensions|extension APIs]]. REST API modules are groups of related endpoints that can be independently managed and versioned. Modules now exist for [https://phabricator.wikimedia.org/T414470 GrowthExperiments] and [https://phabricator.wikimedia.org/T419053 Wikifunctions] APIs. As we migrate extension APIs to this structure, documentation will move out of the main MediaWiki OpenAPI spec and REST Sandbox view, and will instead be accessible via module-specific options in the dropdown on the [https://test.wikipedia.org/wiki/Special:RestSandbox REST Sandbox] (i.e., [[{{#Special:RestSandbox}}]], available on all wiki projects). * The [[mw:Special:MyLanguage/Extension:Scribunto|Scribunto]] extension provides different pieces of information about the wiki where the module is being used via the [[mw:Special:MyLanguage/Extension:Scribunto/Lua reference manual|mw.site]] library. Starting last week, the library also provides a [[mw:Special:MyLanguage/Extension:Scribunto/Lua reference manual#mw.site.wikiId|way]] of accessing the [[mw:Special:MyLanguage/Manual:Wiki ID|wiki ID]] that can be used to facilitate cross-wiki module maintenance. [https://phabricator.wikimedia.org/T146616] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.20|MediaWiki]] '''In depth''' * The [[m:Special:MyLanguage/Coolest Tool Award|2026 Coolest Tool Award]] celebrating outstanding community tools, is now open for nominations! Nominate your favorite tool using the [https://wikimediafoundation.limesurvey.net/435684?lang=en nomination survey] form by 23 March 2026. For more information on privacy and data handling, please see the [[foundation:Special:MyLanguage/Legal:Coolest_Tool_Award_2026_Survey_Privacy_Statement|survey privacy statement]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/12|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W12"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:35, 16 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30260505 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-13</span> == <div lang="en" dir="ltr"> <section begin="technews-2026-W13"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/13|Translations]] are available. '''Weekly highlight''' * Wikimedia site users can now log in without a password using passkeys. This is a secure method supported by fingerprint, facial recognition, or PIN. With this change, all users who opt for passwordless login will find it easier, faster, and more secure to log in to their accounts using any device. The new passkey login option currently appears as an autofill suggestion in the username field. An additional [[phab:T417120|"Log in with passkey" button]] will soon be available for users who have already registered a passkey. This update will improve security and user experience. The [[c:File:Passwordless_login_screencast.webm|screen recording]] demonstrates the passwordless login process step by step. * [[m:Special:MyLanguage/Tech/Server switch|All wikis will be read-only]] for a few minutes on Wednesday, 25 March 2026 at [https://zonestamp.toolforge.org/1774450800 15:00 UTC]. This is for the datacenter server switchover backup tests, [[wikitech:Deployments/Yearly calendar|which happen twice a year]]. During the switchover, all Wikimedia website traffic is shifted from one primary data center to the backup data center to test availability and prevent service disruption even in emergencies. '''Updates for editors''' * Wikimedia site users can now export their notifications older than 5 years using a [[toolforge:echo-chamber|new Toolforge tool]]. This will ensure that users retain their important notifications and avoid them being lost based on the planned change to delete notifications older than 5 years, as previously announced. [https://phabricator.wikimedia.org/T383948] * Wikipedia editors in Indonesian, Thai, Turkish, and Simple English now have access to Special:PersonalDashboard. This is an [[mw:Special:MyLanguage/Moderator Tools/Dashboard|early version of an experience]] that introduces newer editors to patrolling workflows, making it easier for them to move from making edits to participating in more advanced moderation work on their project. [https://phabricator.wikimedia.org/T402647] * The [[Special:Block]] now has two minor interface changes. Administrators can now easily perform indefinite blocks through a dedicated radio button in the expiry section. Also, choosing an indefinite expiry provides a different set of common reasons to select from, which can be changed at: [[MediaWiki:Ipbreason-indef-dropdown]]. [https://phabricator.wikimedia.org/T401823] * Mobile editors [[mw:Special:MyLanguage/Contributors/Account Creation Experiments#Logged-out|at several wikis]] can now see an improved logged-out edit warning, thanks to the recent updates from the Growth team. These changes released last week are part of ongoing efforts and tests to enhance [[mw:Special:MyLanguage/Contributors/Account Creation Experiments|account creation experience on mobile]] and then increase participation. [https://phabricator.wikimedia.org/T408484] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:36}} community-submitted {{PLURAL:36|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the bug that prevented mobile web users from seeing the block information when affected by multiple blocks has been fixed. They can now see messages of all the blocks currently affecting them when they access Wikipedia. '''Updates for technical contributors''' * Images built using Toolforge will soon get the upgraded buildpacks version, bringing support for newer language versions and other upstream improvements and fixes. If you use Toolforge Build Service, review the recent [https://lists.wikimedia.org/hyperkitty/list/cloud-announce@lists.wikimedia.org/thread/EMYTA32EV2V5SQ2JIEOD2CL66YFIZEKV/ cloud-announce email] and update your build configuration as necessary to ensure your tools are compatible. [https://wikitech.wikimedia.org/w/index.php?title=Help:Toolforge/Building_container_images&oldid=2392097#Buildpack_environment_upgrade_process][https://phabricator.wikimedia.org/T380127] * The [https://api.wikimedia.org/wiki/Main_Page API Portal] documentation wiki will shut down in June 2026. API keys created on the API Portal will continue to work normally. api.wikimedia.org endpoints will be deprecated gradually starting in July 2026. Documentation on the API Portal is moving to [[mw:Wikimedia APIs|mediawiki.org]]. Learn more on the [[wikitech:API Portal/Deprecation|project page]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.21|MediaWiki]] '''In depth''' * [[m:Special:MyLanguage/WMDE Technical Wishes|WMDE Technical Wishes]] is considering improvements to [[m:WMDE Technical Wishes/References/VisualEditor automatic reference names|automatically generated reference names in VisualEditor]]. Please check out the [[m:WMDE Technical Wishes/References/VisualEditor automatic reference names#Proposed solutions|proposed solutions]] and participate in the [[m:Talk:WMDE Technical Wishes/References/VisualEditor automatic reference names#Request for comment|request for comment]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/13|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W13"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:50, 23 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30268305 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-14</span> == <div lang="en" dir="ltr"> <section begin="technews-2026-W14"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/14|Translations]] are available. '''Weekly highlight''' * The Beta version of [[abstract:|Abstract Wikipedia]] a new Wikimedia project which is language-independent, was launched last week. The project allows communities to build Wikipedia articles in their native language, which can be readily accessed by other users in their own languages. The wiki is powered by instructions from Wikifunctions and also based on structured content from Wikidata. [[:f:Special:MyLanguage/Wikifunctions:Status updates/2026-03-26|Read more]]. '''Updates for editors''' * The Growth team is running an A/B test to evaluate a clearer, more user-friendly message that promotes account creation on wikis. Currently when logged-out mobile users begin editing, they see a jarring warning message that can feel abrupt and discouraging. This also presents temporary account editing as the default rather than encouraging account creation. The test is running on ten Wikipedias, including Arabic, French, Spanish and German. [[mw:Special:MyLanguage/Contributors/Account Creation Experiments#2. Improve logged-out warning message (T415160)|Read more]]. * The Wikimedia Apps team is inviting feedback on [[mw:Special:MyLanguage/Wikimedia Apps/Team/Future of Editing on the Mobile Apps|how editing should work on the Wikipedia mobile apps]]. The discussion focuses on improving how users access editing tools when they tap "Edit". This is part of a broader effort to convert readers who develop an interest in editing, to access a more user-friendly pathway to start contributing. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:45}} community-submitted {{PLURAL:45|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where citation fetching from the large newspaper archive [https://www.newspapers.com Newspapers.com] was no longer working, due to a block in [[mw:Special:MyLanguage/Citoid|Citoid]] requests, has now been fixed. [https://phabricator.wikimedia.org/T419903] '''Updates for technical contributors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.22|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/14|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W14"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:25, 30 മാർച്ച് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30329462 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-15</span> == <div lang="en" dir="ltr"> <section begin="technews-2026-W15"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/15|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Help:Extension:CampaignEvents|CampaignEvents extension]] now includes a new group goal-setting feature, enabling organizers to set and track event goals such as the number of articles created and participating contributors in real time. Similarly, participants can work toward shared targets and see their collective impact as the event unfolds. The feature is now available on all Wikimedia wikis. Learn more in [[mw:Special:MyLanguage/Help:Extension:CampaignEvents/Registration/Collaborative contributions#Goal setting|the documentation]]. * [[File:Maki-gift-15.svg|12px|link=|class=skin-invert|Wishlist item]] The new [[mw:Special:MyLanguage/Help:Watchlist labels|watchlist labels]] feature (announced in [[m:Special:MyLanguage/Tech/News/2026/07|Tech News 2026-07]]) is now available via VisualEditor, the source editor, and the 'watchstar' (or watch link, for skins that don't have a star icon). Previously it was only possible to assign labels via [[Special:EditWatchlist|EditWatchlist]]. In all three places it is a new field following the expiry field. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:23}} community-submitted {{PLURAL:23|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where talk pages on mobile with Parsoid are unusable after empty section headers, has now been fixed. [https://phabricator.wikimedia.org/T419171] '''Updates for technical contributors''' * The [[m:Special:MyLanguage/WMDE Technical Wishes/Sub-referencing|sub-referencing feature]], which lets editors add details to an existing reference without duplicating it, will be gradually rolled out to [[phab:T414094|more wikis]] later this year. Wikis using the [[mw:Special:MyLanguage/Reference Tooltips|Reference Tooltips]] gadget are encouraged to update their version (typically at [[m:MediaWiki:Gadget-ReferenceTooltips.js|MediaWiki:Gadget-ReferenceTooltips.js]] as shown [https://en.wikipedia.org/w/index.php?diff=1344408362 here]) to ensure compatibility. Other reference-related gadgets may also be affected. [https://phabricator.wikimedia.org/T416304] * All Wikinews editions will be closed and switched to read-only mode on 4 May 2026. Content will remain accessible, but no new edits or articles can be added. This closure was approved by the Board of Trustees of the Wikimedia Foundation following extended discussions. [[m:Wikimedia Foundation Board noticeboard#Board of Trustees Approves Closure of Wikinews|Read more]]. * The [[:mw:Special:MyLanguage/API:Action API|Action API]] has had several formats for requested output. One of them, <bdi lang="zxx" dir="ltr"><code><nowiki>format=php</nowiki></code></bdi>, is being removed soon. Please ensure your scripts or bots use the [[mw:Special:MyLanguage/API:Data formats#Output|JSON format]]. This removal should affect very few scripts and bots. [https://phabricator.wikimedia.org/T118538] * The [[Special:NamespaceInfo|Special:NamespaceInfo]] page now includes namespace aliases. For example "WP" for the "Project" ("Wikipedia") namespace on the German Wikipedia. [https://phabricator.wikimedia.org/T381455] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.23|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/15|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W15"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:18, 6 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30362761 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-16</span> == <div lang="en" dir="ltr"> <section begin="technews-2026-W16"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/16|Translations]] are available. '''Weekly highlight''' * Experienced editors are invited to [https://b24e11a4f1.catalyst.wmcloud.org/wiki/Main_Page test] the [[mw:Special:MyLanguage/Article guidance|Article guidance]] feature, designed to help less-experienced editors create well-structured, policy-compliant Wikipedia articles. Testing instructions are [[mw:Special:MyLanguage/Article guidance/Test feature guide|available]]. Also, after reviewing [https://b24e11a4f1.catalyst.wmcloud.org/wiki/Category:Pages_using_article_guidance the outlines], please provide feedback on the [[mw:Talk:Article guidance|project talk page]]. Based on your input, the feature will be refined and transferred to the pilot Wikipedias to translate and adapt. Check out [[c:File:Article Guidance workflow demo - April 2026.webm|the video]] explaining the feature. '''Updates for editors''' * On most wikis, all autoconfirmed users can now use [[Special:ChangeContentModel|Special:ChangeContentModel]] page to [[mw:Special:MyLanguage/Help:ChangeContentModel|create new pages with custom content models]], such as mass message lists, making custom page formats more accessible. Check [[Special:ListGroupRights|Special:ListGroupRights]] for the status of your wiki. [https://phabricator.wikimedia.org/T248294] * The Growth team has launched an [[mw:Special:MyLanguage/Contributors/Account_Creation_Experiments|account creation experiment]] to evaluate whether adding an account creation button to the mobile web header increases new account registrations and encourages more mobile users to contribute to the wikis. The experiment is currently live on Hindi, Indonesian, Bengali, Thai, and Hebrew Wikipedia, and targets 10% of logged-out mobile web users. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where VisualEditor could get stuck loading on Windows devices with animations turned off, has now been fixed. [https://phabricator.wikimedia.org/T382856] '''Updates for technical contributors''' * Starting later this week, {{int:group-abusefilter}} who have the [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]] beta feature enabled will have [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]] as the editor at [[Special:AbuseFilter|Special:AbuseFilter]]. This is part of the broader effort to make the user experience more consistent across all editors. [https://phabricator.wikimedia.org/T399673][https://phabricator.wikimedia.org/T419332] * Tools and bots that access the [[mw:Special:MyLanguage/Notifications/API|Notifications API]] (<bdi lang="zxx" dir="ltr"><code><nowiki>action=query&meta=notifications</nowiki></code></bdi>) will need to update their OAuth or BotPassword grants to also include access to private notifications. [https://phabricator.wikimedia.org/T421991] * Due to a library upgrade, listings on category pages may be displayed out of order starting on Monday, 20th April. A migration script will be run to correct this, and will take hours to days depending on the size of the wiki (up to a week for English Wikipedia). [https://phabricator.wikimedia.org/T422544] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.24|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/16|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W16"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 15:18, 13 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30380527 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-17</span> == <div lang="en" dir="ltr"> <section begin="technews-2026-W17"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/17|Translations]] are available. '''Weekly highlight''' * After two years of development, [[mw:Special:MyLanguage/Help:Extension:CodeMirror|{{int:codemirror-beta-feature-title}}]], also known as [[mw:Special:MyLanguage/Extension:CodeMirror|CodeMirror 6]], is to be promoted out of beta on Tuesday, April 21. It brings better code and wikitext readability, reduction in typing errors, and other [[mw:Special:MyLanguage/Help:Extension:CodeMirror|benefits]] to all users of the standard syntax highlighter. A huge thank you to volunteer [https://phabricator.wikimedia.org/p/Bhsd/ Bhsd] who developed many of the new features, including [[mw:Special:MyLanguage/Help:Extension:CodeMirror#Code folding|code folding]], [[mw:Special:MyLanguage/Help:Extension:CodeMirror#Autocompletion|autocompletion]], and [[mw:Special:MyLanguage/Help:Extension:CodeMirror#Linting|linting]]. [https://phabricator.wikimedia.org/T259059] * A major update to the Wikipedia app for iOS is now rolling out, redesigning the interface to align with Apple's latest "Liquid Glass" visual design. [https://apps.apple.com/us/app/wikipedia/id324715238 Download the latest version] and explore the update. '''Updates for editors''' * [[mw:Special:MyLanguage/Readers/Reader Experience/WE3.3.4 Reading lists|Reading lists]] is a feature which allows readers to save articles to a list for reading later. This feature is now in beta on Arabic, French, Indonesian, Vietnamese, and Chinese Wikipedias and by default for all new accounts on all Wikipedias. * An experiment which explores extending [[mw:Special:MyLanguage/Readers/Reader Growth/Mobile page previews|Page Previews to mobile web]] will be launched in the week of April 20 on Arabic, English, French, Italian, Polish, and Vietnamese Wikipedias. Page Previews are pop-ups that display a thumbnail, lead paragraph, and a link to open the full article of a blue link, thereby improving content discovery. The feature is already available on desktop and in the apps. [[m:Special:MyLanguage/List of experiments in Product and Technology#Template|Read more about this experiment and others]]. * On several wikis, logged-in editors who haven't [[mw:Special:MyLanguage/Help:Email confirmation|confirmed their email addresses]] can now see a banner encouraging them to do so. Having the email address confirmed allows a user to restore access to the account if they lose it. [[mw:Special:MyLanguage/Product Safety and Integrity/Account Security#Encouraging users to confirm their email addresses|Learn more]]. [https://phabricator.wikimedia.org/T421366] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:15}} community-submitted {{PLURAL:15|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where editing very large wiki pages in the 2017 wikitext editor caused slow loading, preview and scrolling lag, and performance issues when selecting, cutting, or pasting content, has now been fixed. [https://phabricator.wikimedia.org/T184857] '''Updates for technical contributors''' * As part of the promotion of [[mw:Special:MyLanguage/Help:Extension:CodeMirror|CodeMirror]] from a beta feature, all users will use [[mw:Special:MyLanguage/Extension:CodeMirror|CodeMirror]] instead of [[mw:Special:MyLanguage/Extension:CodeEditor|CodeEditor]] for syntax highlighting when editing JavaScript, CSS, JSON, Vue and Lua content pages. [https://phabricator.wikimedia.org/T419332] * The <code>mirrors.wikimedia.org</code> service for Debian and Ubuntu users will sunset and stop working on May 15. The resources for the service will be replaced with new and better options. Some users may need to switch to a different server which should take about a minute. [https://lists.wikimedia.org/hyperkitty/list/wikitech-l@lists.wikimedia.org/thread/LJYRIS4WB66HIRCAO4GIDTXCMDVZRBMA/ You can read more]. [https://phabricator.wikimedia.org/T416707] * The <bdi lang="zxx" dir="ltr"><code><nowiki>image</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>oldimage</nowiki></code></bdi> table will be removed from [[wikitech:Help:Wiki Replicas|wikireplicas]]. If your tools or queries access <bdi lang="zxx" dir="ltr"><code><nowiki>image</nowiki></code></bdi> or <bdi lang="zxx" dir="ltr"><code><nowiki>oldimage</nowiki></code></bdi> directly, please update them to use the <bdi lang="zxx" dir="ltr"><code><nowiki>file</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>filerevision</nowiki></code></bdi> table before 28 May. [https://phabricator.wikimedia.org/T28741] * Following the recent implementation of global API rate limits on unidentified traffic, the Wikimedia Foundation will continue efforts to ensure [[mw:Special:MyLanguage/MediaWiki Product Insights/Responsible Reuse|fair use of infrastructure]] by applying global limits to identified API traffic beginning the last week of April. These limits are intentionally set as high as possible to minimise impact on the community. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, see [[mw:Special:MyLanguage/Wikimedia APIs/Rate limits|Wikimedia APIs/Rate limits]] and [[mw:Special:MyLanguage/Wikimedia APIs/Rate limits/FAQ|Frequently Asked Questions]]. * The [[mw:Special:MyLanguage/Attribution API|Attribution API]] is now available as a [[mw:Special:MyLanguage/Wikimedia APIs/Stability policy|beta]]. The API fetches information for crediting Wikimedia articles and media files wherever they are used. Reference documentation is available through the REST Sandbox special page available on all Wikimedia wikis (such as the [https://en.wikipedia.org/w/index.php?api=attribution.v0-beta&title=Special%3ARestSandbox REST sandbox on English Wikipedia]). Share your feedback on the [[mw:Talk:Attribution API|project talk page]]. * There is no new MediaWiki version this week. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/17|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W17"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 14:59, 20 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30432763 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-18</span> == <div lang="en" dir="ltr"> <section begin="technews-2026-W18"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/18|Translations]] are available. '''Updates for editors''' * There is a change in how new users are autoconfirmed that will improve anti-vandalism protection. Currently, users who have had an account for a few days and made a few edits are automatically added to the [[{{int:grouppage-autoconfirmed/{{CONTENTLANGUAGE}}}}|{{int:group-autoconfirmed}}]] group. This configuration tends to be exploited by some vandals, who create accounts and start to use them only after some time. To mitigate this, the configuration will be updated next week so that – for the purpose of becoming autoconfirmed – the account age will be counted from their first edit, instead of registration date. The numeric value of the age threshold will remain the same. This change will be deployed only to wikis which require at least one edit as part of the autoconfirmation conditions. [https://phabricator.wikimedia.org/T418484] * All Wikipedia users with new accounts and those who activated the "automatically enable most beta features" option in their preference can now use the [[mw:Special:MyLanguage/Readers/Reader Experience/WE3.3.4 Reading lists|reading lists]] beta feature to save articles for later reading. This helps organize reading interests in one place for convenient access. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the issue where infobox images have huge padding in Firefox, has been fixed. [https://phabricator.wikimedia.org/T423676] '''Updates for technical contributors''' * As a reminder, the global API rate limits will be applied this week to identified API traffic. This is to help ensure [[mw:MediaWiki Product Insights/Responsible Reuse|fair use of infrastructure]]. Bots running in Toolforge/WMCS or with the bot user right on any wiki should not be affected for now. However, all developers are advised to follow updated best practices. For more information, including the actual rate limits, see [[mw:Wikimedia APIs/Rate limits|Wikimedia APIs/Rate limits]] and [[mw:Wikimedia APIs/Rate limits/FAQ|Frequently Asked Questions]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.26|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/18|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W18"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 18:05, 27 ഏപ്രിൽ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30458046 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-19</span> == <div lang="en" dir="ltr"> <section begin="technews-2026-W19"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/19|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Article guidance|Article guidance]] team invites experienced editors of [[mw:Special:MyLanguage/Article guidance/Pilot wikis and collaborators|pilot Wikipedias]]—Arabic, Bangla, Japanese, Portuguese, Persian, Turkish, Simple English, Spanish, and French—to help translate and adapt [https://b24e11a4f1.catalyst.wmcloud.org/wiki/Category:Pages_using_article_guidance sample outlines]. These outlines will guide editors in creating clear, well-structured, and policy-compliant articles when using [https://b24e11a4f1.catalyst.wmcloud.org/wiki/Special:NewArticle the feature] once it is launched in May 2026. [[mw:Special:MyLanguage/Article guidance#Adapting a sample outline in a Wikipedia|Simple instructions]] on how to translate and adapt the outlines are available. '''Updates for editors''' * The [[:m:Special:MyLanguage/Product and Technology Advisory Council|Product and Technology Advisory Council]] has published [[:m:Special:MyLanguage/Product and Technology Advisory Council/May 2026 draft PTAC recommendation for feedback|draft recommendations]] on a model that affiliates can follow when contributing to the technical space. Community members are invited to provide feedback on the recommendation until May 8th [[:m:Talk:Product and Technology Advisory Council/May 2026 draft PTAC recommendation for feedback|on the talk page]]. * The number of available thumbnail size preferences in MediaWiki is being reduced to three standardized options—Small (180px), Regular (250px), and Large (400px), as part of ongoing efforts to improve performance and reduce strain on thumbnail services. As a result, existing preferences will be mapped to the nearest new size (for example, smaller selections like 120px or 150px will render at 180px, while larger ones like 300px or 360px will render at 400px). The preferences interface will soon be updated to reflect these changes, and users who wish to opt out or provide feedback can do so. [https://phabricator.wikimedia.org/T424909] * From now on, even when a permission expires automatically, users will receive an Echo notification similar to the standard notification for permission changes. There is a difference between this and [[m:Special:MyLanguage/Global reminder bot|Global reminder bot]] in that the latter reminds users a week ''before'' the rights are due to expire, so that they can renew the rights. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, the problem where the ULS language selector in [[m:Special:Translate|Special:Translate]] would scroll vertically when it shouldn't, has been resolved. Previously, when users opened the "Translate to English" dropdown and typed certain inputs, the dialog would scroll vertically by a few pixels even when there was enough space to display all results. The dropdown no longer shifts unnecessarily when filtering languages. [https://phabricator.wikimedia.org/T358864] * The [[m:Special:GlobalWatchlist|Global Watchlist]], which lets you view your watchlists from multiple wikis on a single page, continues to improve. For example, watchlists for Wikibase sites such as [[:d:|Wikidata]] now support [[mw:Special:MyLanguage/Extension:EntitySchema|EntitySchema]] elements for better tracking. The Live Updates mode now refreshes the special page every 60 seconds to comply with the updated [[mw:Special:MyLanguage/Wikimedia APIs/Rate limits|global API rate limits]] for improved real-time responsiveness. Additionally, a directionality bug that displayed links as "changes 3" instead of "3 changes" in mixed-direction lists has been fixed. [https://phabricator.wikimedia.org/T415450][https://phabricator.wikimedia.org/T424422][https://phabricator.wikimedia.org/T418091] '''Updates for technical contributors''' * The second phase of [[mw:Special:MyLanguage/Wikimedia APIs/Rate limits|global API rate limits]] has been rolled out to reduce the [[diffblog:2026/03/26/quo-vadis-crawlers-progress-and-whats-next-on-safeguarding-our-infrastructure/|impact of AI crawlers]] and ensure fair, sustainable access to Wikimedia resources, prioritising human and mission-aligned traffic. [[mw:Special:MyLanguage/Wikimedia APIs/Rate limits#Limits|Limits]] have been shifted from per-hour to per-minute, producing smoother traffic patterns and more predictable API load. Community users are not expected to be affected, and no action is required. Early indications show some User-Agent-based requestors are adjusting behaviour, and around 64% of automated API traffic has been identified. Monitoring continues, and Wikimedia Enterprise remains available for commercial support. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.46/wmf.27|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/19|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W19"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:43, 4 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30498077 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-20</span> == <div lang="en" dir="ltr"> <section begin="technews-2026-W20"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/20|Translations]] are available. '''Weekly highlight''' * Community Tech has published [[m:Special:MyLanguage/Community Wishlist/How to write a good wish|new guidance]] explaining how wishes on Community Wishlist are triaged and prioritized. The documentation is intended to help contributors write stronger proposals by clarifying the factors that influence prioritization decisions. Beyond vote counts, the guidance highlights considerations such as potential impact on the community when determining which wishes move forward. '''Updates for editors''' * The Reader Growth team is launching an experiment to test a new [[mw:Special:MyLanguage/Readers/Reader_Growth/Share_Card|Share Card feature]] that allows readers to create visually engaging cards from Wikipedia articles or selected article sections and share them online, with each card linking back to the original article to help expand readership and article discovery. The mobile-only A/B test will be available to a portion of readers on Arabic, Chinese, French, Vietnamese, and English Wikipedia to better understand reading and sharing habits, and is scheduled to begin the week of May 18 and run for four weeks. * The Android and iOS Wikipedia apps recently released the [[mw:Special:MyLanguage/Wikimedia_Apps/Team/25th_Birthday_Reading_Challenge|25-day reading challenge]] into Beta, as part of efforts to drive reader engagement by encouraging users to complete reading milestones. To track their reading streak during the challenge, App users can add a widget featuring Baby Globe to their home screen. The challenge officially begins May 11. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:17}} community-submitted {{PLURAL:17|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where the global preference for enabling syntax highlighting in wikitext could unexpectedly disable itself after being turned on, has now been fixed. [https://phabricator.wikimedia.org/T425286] '''Updates for technical contributors''' * [[File:Octicons-tools.svg|12px|link=|alt=|Advanced item]] The ResourceLoader module <bdi lang="zxx" dir="ltr"><code><nowiki>mediawiki.ui.input</nowiki></code></bdi>, deprecated since [[m:Special:MyLanguage/Tech/News/2023/39|September 2023]], will be removed this week. There is a [[mw:Special:MyLanguage/Codex/Migrating_from_MediaWiki_UI|guide for migrating from MediaWiki UI to Codex]] for any tools that use it. [https://phabricator.wikimedia.org/T420125] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.2|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/20|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W20"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 19:20, 11 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30524429 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-21</span> == <div lang="en" dir="ltr"> <section begin="technews-2026-W21"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/21|Translations]] are available. '''Weekly highlight''' * The Abstract Wikipedia team has identified five potential pilot wikis to assess their interest in adopting abstract articles on their wikis. The pilots are Malayalam, Bengali, Dagbani, Arabic, and Indonesian Wikipedia. The feedback period will be open until May 22. If your community is interested in becoming a pilot, [[m:Talk:Abstract Wikipedia|let us know on Meta]]. '''Updates for editors''' * An experiment to show [[mw:Special:MyLanguage/Readers/Reader Experience/Reading lists|Reading Lists]] to logged-out readers on mobile web will launch on May 18 across German, Spanish, Italian, Portuguese, Polish, Dutch, Turkish, and Urdu Wikipedias, and will run for one month. The effort supports broader goals of helping readers save and organize articles for later reading, while encouraging habits that could lead to future Wikipedia contributions. * To support a bookmark button in the Reading List beta feature, the "Tools > Action" menu has been updated to display icons, including the watch star indicator that helps editors identify temporarily watched articles. The icons now also match those used on mobile, improving consistency across platforms. The change is currently limited to the actions menu and mainly affects editors with privileged user rights. [https://phabricator.wikimedia.org/T426008] * [[mw:Special:MyLanguage/VisualEditor/Suggestion Mode|Suggestion Mode]] was released as an [[w:en:A/B test|A/B test]] for newcomer editors on the mobile website at [[phab:T421189|~15 Wikipedias]]. The experiment will measure the impact that Suggestion Mode has on the proportion of newcomer mobile web edit sessions that result in constructive (un-reverted) article edits. The experiment will also evaluate the feature's impact on editor retention, and monitor changes in revert and block rates. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:27}} community-submitted {{PLURAL:27|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue in the Wikipedia Android app where images could sometimes fail to load after opening a recommended reading list notification, has now been fixed. [https://phabricator.wikimedia.org/T418231] '''Updates for technical contributors''' * The [[mw:Special:MyLanguage/Wikidata Platform|Wikidata Platform team]] has published its [[d:Special:MyLanguage/Wikidata:SPARQL query service/WDQS backend update/Backend Replacement|backend replacement recommendation]] and accompanying [[wikitech:Wikidata Query Service/WDQS Architecture re-design|technical architecture]] for the migration of the Wikidata Query Service (WDQS) away from Blazegraph. Feedback is invited until May 25th 2026, especially on potential gaps and impacts on advanced use cases. Wikidata community members and WDQS users are also encouraged to help identify high-impact tools and workflows that may need attention on [[d:Wikidata:SPARQL query service/WDQS backend update/High-Impact Use Cases|this page]]. Feedback can be shared on the [[d:Wikidata talk:SPARQL query service/WDQS backend update|Migration talk page]] or during the [[d:Special:MyLanguage/Wikidata:Blazegraph Migration Office Hours|next office hour]]. See the [[d:Special:MyLanguage/Wikidata:Wikidata Platform team/Newsletter|WDP team newsletter]] for more details. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.3|MediaWiki]] '''In depth''' * On English, French, Japanese, and a few other Wikipedias, there was a [[diffblog:2025/09/02/better-detecting-bots-and-replacing-our-captcha/|trial of hCaptcha]], a third-party bot detection service. The trial showed that hCaptcha effectively detects and deters some bad-faith automated activity, on its own and by giving [[w:en:Wikipedia:Village pump (technical)/Archive 225#Introducing SuggestedInvestigations|checkusers and stewards]] signals to look into. Because the results were positive, hCaptcha will be rolled out across all wikis over the next few weeks. [[mw:Special:MyLanguage/Product Safety and Integrity/Anti-abuse signals/hCaptcha|See the hCaptcha project page]] for technical information about the implementation and privacy protections. [[diffblog:2026/05/04/better-detecting-bots-and-replacing-our-captcha-part-2/|Learn more]]. * The latest Community Tech update is now available, with progress across several Community Wishlist initiatives, including Reading Lists expansion from the mobile app to the website, new language support for "Who Wrote That" and the Personal Dashboard, improvements to 3D rendering and Charts, and upcoming work on talk page sorting, audio playback, and editing workflows. The update also shares current priorities, wishlist status trends, and opportunities for community feedback on future focus areas and the Wikimedia Foundation’s 2026–2027 Annual Plan. [[m:Special:MyLanguage/Community Wishlist/Updates#May 13, 2026: Latest updates from the Community Tech team|Read the full newsletter for details]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/21|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W21"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 20:21, 18 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30539262 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-22</span> == <div lang="en" dir="ltr"> <section begin="technews-2026-W22"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/22|Translations]] are available. '''Weekly highlight''' * Following a [[mw:Special:MyLanguage/Contributors/Account Creation Experiments#LOWM|successful account creation experiment]], an improved logged-out edit warning message will be deployed to all Wikimedia wikis in the first week of June. The change will only affect logged-out users on mobile web who open an editing session. The updated experience is designed to encourage account creation more clearly, while still allowing users to edit with temporary accounts. Results from the experiment showed a significant increase in account creation, with a 27% relative lift among users shown the updated message. As expected, as more people funnel into account creation, temporary accounts decreased by a relative 16%. The experiment did not show any significant changes in constructive edit rates or other monitored contributor metrics. [https://phabricator.wikimedia.org/T424595] '''Updates for editors''' * For security reasons, members of certain user groups are [[m:Special:MyLanguage/Mandatory two-factor authentication for users with some extended rights|required to have two-factor authentication]] (2FA) enabled. Members of these groups will be unable to disable the last 2FA method on their account, and it will be impossible to add users without 2FA to these groups. Users will still be able to add new authentication methods or remove them, as long as at least one method is continuously enabled. In the next few weeks, users without 2FA will be removed from these groups. Notably, this applies to bureaucrats. See the linked tasks for deployment schedules. [https://phabricator.wikimedia.org/T423119][https://phabricator.wikimedia.org/T423120] * [[m:Special:MyLanguage/WMDE Technical Wishes|WMDE Technical Wishes]] will run an [[w:en:A/B testing|A/B test]] on [[:phab:T415904|10 wikis]], testing [[m:WMDE Technical Wishes/References/Reference Previews|potential improvements for Reference Previews]]. The experiment will run for ~2 weeks at the end of May / beginning of June and will affect 10% of desktop readers on the participating wikis. * After two successful experiments, the Reader Growth team is rolling out an [[mw:Special:MyLanguage/Readers/Reader Growth/Image Browsing|Image Browsing]] beta feature for all Wikipedias on mobile on May 25. This means that anyone who has all beta features on by default will start to see this feature, and others can check the box to turn it on in their preferences. The beta feature will include a carousel of all an article's images at the top of the article, with controls for editors to [[mw:Readers/Reader_Growth/Image_Browsing#Phase_2.1_beta_feature|exclude images from the article's carousel or to exclude an article from the feature entirely]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:30}} community-submitted {{PLURAL:30|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, three dimensional STL files were being rendered incorrectly by the media viewer 3D extension which is now fixed. [https://phabricator.wikimedia.org/T416723] '''Updates for technical contributors''' * The legacy CSS classes <bdi lang="zxx" dir="ltr"><code><nowiki>tleft</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>tright</nowiki></code></bdi> have been replaced with <bdi lang="zxx" dir="ltr"><code><nowiki>floatleft</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>floatright</nowiki></code></bdi> as the former do not work consistently across all MediaWiki platforms, notably mobile web and mobile apps. Projects relying on these classes are encouraged to review related usage and plan for migration. Please note that <bdi lang="zxx" dir="ltr"><code><nowiki>floatleft</nowiki></code></bdi> and <bdi lang="zxx" dir="ltr"><code><nowiki>floatright</nowiki></code></bdi> may also be deprecated in future, although there are currently no plans to do so. [[phab:T426452|Read more]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.4|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/22|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W22"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:51, 25 മേയ് 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30584502 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-23</span> == <div lang="en" dir="ltr"> <section begin="technews-2026-W23"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/23|Translations]] are available. '''Updates for editors''' * The [[mw:Special:MyLanguage/Readers/Reader Experience|Reader Experience team]] is conducting an experiment to show the [[mw:Special:MyLanguage/Readers/Reader Experience/Reading lists|reading lists]] feature, which is still in development, to logged-out mobile readers to test whether it encourages account creation at a higher rate compared to the watchstar button. The [[mw:Special:MyLanguage/Readers/Reader Experience/Reading lists#Experiment timeline|experiment]] was launched on May 18th on German, Spanish, Italian, Portuguese, Polish, Dutch, Turkish, and Urdu wikis, and it will run for a month. * The Wikimedia Apps team released [[mw:Special:MyLanguage/Wikimedia Apps/Team/Explore Feed Refresh/Phase 1|Phase 1]] of the redesigned Home Feed to the Android Beta app. The new Home Feed includes a refreshed "Community" tab and a personalized "For You" tab featuring daily updated reading recommendations. The redesign is part of a broader effort to improve content discovery and create more engaging learning experiences in the Wikipedia apps. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:18}} community-submitted {{PLURAL:18|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where images could fail to load for some suggested edits on [[w:Special:Homepage|Special:Homepage]], leaving the thumbnail stuck in a loading state, has now been fixed. [https://phabricator.wikimedia.org/T424048] '''Updates for technical contributors''' * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.5|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/23|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W23"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:08, 1 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30613639 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-24</span> == <div lang="en" dir="ltr"> <section begin="technews-2026-W24"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/24|Translations]] are available. '''Weekly highlight''' * Wikimedia Enterprise has increased the free usage limits for its API offerings. The monthly request limit for the On-demand API has increased from 5,000 to 50,000 requests, while the Snapshot API limit has increased from 15 to 30 requests per month. In addition, Structured Contents snapshots are now available for free accounts. These changes expand access to Wikimedia Enterprise data for developers, researchers, and organizations using Wikimedia content. [https://enterprise.wikimedia.com/blog/enhanced-free-api] '''Updates for editors''' * The [[mw:Special:MyLanguage/Wikimedia_Apps/Team/Explore Feed Refresh/Phase 1|refreshed Explore Feed]], now called the Home Feed, is rolling out to 50% of users of the Wikipedia Android app. The Home Feed helps readers discover relevant content through two new tabs: ''Community'' and ''For You''. The Community tab provides a scrollable feed of curated content and updates from the broader Wikimedia community and movement, while the ''For You'' tab offers a full-screen, swipeable experience that shows content tailored to a user's interests. The redesign is part of a broader effort to improve discovery and enhance the learning experience in the Wikipedia app. * The [[mw:Special:MyLanguage/Wikimedia Apps/Team/iOS/"Which came first?" Game|Which came first?]] daily trivia game is now available in the beta version of the Wikipedia iOS app in English, German, French, Portuguese, Russian, Spanish, Arabic, Chinese, and Turkish. The game uses historical events from Wikipedia's "On This Day" content and challenges readers to guess which of two events happened first. The game was previously released on Android. Communities interested in making the game available in their languages can [[mw:Special:MyLanguage/Wikimedia_Apps/Team/Games#Game availability by language|read the instructions and requirements]]. * [[m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]], a new MediaWiki feature that allows editors to reuse references with different details, will begin rolling out to Wikimedia wikis following a successful pilot phase. Deployment will start on 8 June for most [[wikitech:Deployments/Train#Wednesday|Group 1 wikis]] and French Wikipedia, with additional Wikipedia language editions receiving the feature over the coming months. Communities are encouraged to prepare by checking for [https://translatewiki.net/w/i.php?title=Special%3ATranslate&group=ext-cite&language=en&action_source=search&filter=%21translated&optional=1&action=translate untranslated Cite extension messages] in their language and reviewing any use of [[mw:Special:MyLanguage/Reference Tooltips|Reference Tooltips]], which may require [[:phab:T416304#11668731|updates]] to support the new functionality. Wikis using [[mw:Special:MyLanguage/Help:Reference Previews|Reference Previews]] do not need to take any action. Communities may also wish to create the ''cite-tracking-category-ref-details'' [[Special:TrackingCategories|tracking category]] as a hidden category using <code><nowiki>__HIDDENCAT__</nowiki></code> (or a dedicated template), and connect it to the corresponding Wikidata item [[d:Q129764848]]. [https://phabricator.wikimedia.org/T425662] * The [[mw:Special:MyLanguage/Readers/Reader Growth/Mobile page previews#Experimentation|Page Previews experiment]] on mobile web has concluded. The team decided not to roll out the feature after the results showed no statistically significant impact on reader retention, as the primary success metric was retention improvement. Page Previews, which are already available on desktop and in the apps, display a thumbnail, lead paragraph, and link to the full article when readers tap a blue link. The experiment tested this experience on mobile web across six Wikipedias. * The [[mw:Special:MyLanguage/Codex/Design/Icons|user interface icon library]] will be [[phab:T399175|updated later this week or next week]]. Most of the ~300 icons have been slightly refined and ~30 new icons have been added. These changes improve the icons to make them more consistent and comprehensible, and provide more visual balance when they are used in groups. * The [[mw:Special:MyLanguage/Universal Language Selector|Universal Language Selector]] (ULS) interface in MediaWiki, which helps users select content in other languages, has been updated. The new version improves speed and accessibility, and users of Wikimedia projects can now pin languages for quicker language switching. The deployment to Wikimedia sites will happen gradually in the coming weeks. You can test it now as a beta feature by selecting [[Special:Preferences#mw-prefsection-betafeatures|beta features]] in your profile preferences and share your feedback on [[mw:Special:MyLanguage/Universal Language Selector/New ULS|the project page]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:21}} community-submitted {{PLURAL:21|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where the Pageviews Analysis dashboard on pageviews.wmcloud.org stopped updating graph data in May 2026, affecting all users, has been fixed. [https://phabricator.wikimedia.org/T427171] '''Updates for technical contributors''' * The function signature for <bdi lang="zxx" dir="ltr"><code><nowiki>mw.util.addPortletLink()</nowiki></code></bdi> has been simplified. Developers can now pass a configuration object instead of a list of positional parameters when creating portlet links. The previous function signature remains supported for backwards compatibility. For example, instead of: <bdi lang="zxx" dir="ltr"><code><nowiki>mw.util.addPortletLink('p-cactions', '#', 'Stub', 'ca-stubtag', 'Add a stub tag to this page');</nowiki></code></bdi> use <bdi lang="zxx" dir="ltr"><code><nowiki>mw.util.addPortletLink('p-cactions', { href: '#', text: 'Stub', id: 'ca-stubtag', tooltip: 'Add a stub tag to this page' });</nowiki></code></bdi>. Script maintainers are encouraged to review existing uses of <bdi lang="zxx" dir="ltr"><code><nowiki>addPortletLink()</nowiki></code></bdi> and update them where appropriate. This change will be available on all wikis from 11 June. Thanks to community volunteer Gerges for contributing this improvement. [https://phabricator.wikimedia.org/T427945] * '''Community Wishlist discussion''': Product & Technology [[m:Special:MyLanguage/Community Wishlist/Updates#May 20, 2026: Community Tech becomes a program|introduced changes]] meant to increase the number and complexity of wishes fulfilled, including the disbanding of the Community Tech team. They are [[m:Special:MyLanguage/Community Wishlist/Updates|engaging in discussions]] about a [[m:Talk:Community Wishlist#Proposed direction for Wishlist|proposed direction for the wishlist]] from community members. Includes ways to structure annual voting, better tracking of wishes, removing focus areas, and [[m:Special:MyLanguage/Community Wishlist/Updates|staffing updates]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.6|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/24|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W24"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 21:29, 8 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30650573 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-25</span> == <div lang="en" dir="ltr"> <section begin="technews-2026-W25"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/25|Translations]] are available. '''Weekly highlight''' * The [[mw:Special:MyLanguage/Readers/Reader Growth|Reader Growth team]] has launched an [[mw:Special:MyLanguage/Readers/Reader Growth/Image Browsing|Image Browsing]] beta feature on the mobile web version of all Wikipedias. The feature shows an image carousel at the top of articles with 3 or more images. Editors can configure this feature with the following controls: to hide a specific image from a page, either use <code>class=notpageimage</code> excluding it from thumbnail previews, or <code>class=noviewer</code> excluding it from MediaViewer. The carousel can also be disabled from a page entirely, with the magic word <code><nowiki>__NOMEDIAVIEWERCAROUSEL__</nowiki></code>. To submit feedback or flag bugs, please visit the [[mw:Talk:Readers/Reader Growth/Image Browsing|project page]]. * [[mw:Special:MyLanguage/Help:Tables#class="wikitable"|Wikitables]] can now be [[mw:Special:MyLanguage/Help:Sortable tables#Forcing the initial sort direction|sorted in descending order]] on the first click by adding <code dir=ltr>data-sort-order="desc"</code> to the header cell. Previously, by default, clicking a column header for the first time sorts it in ascending order. This addition to a Wikitable gives it more control and flexibility, while the default behavior for subsequent clicks remains unchanged. [https://phabricator.wikimedia.org/T398416] '''Updates for editors''' * The [[mw:Special:MyLanguage/Article guidance|Article guidance]] feature is currently being tested with some editors creating new articles on the Simple English, French, and Turkish Wikipedias. The experiment will soon begin on the Arabic and Bangla Wikipedias as well. [[w:simple:Special:NewArticle|This feature]] gives editors community-curated guidance to help them create articles that follow community standards. Experienced editors can continue creating or adapting outlines for specific article types that are commonly created by less experienced contributors. The outlines guide less experienced editors in creating high-quality articles. A quick guide to markups used in outlines can be found on [[mw:Special:MyLanguage/Article guidance/Test feature guide#Markups in outlines|this page]]. [[w:simple:Wikipedia:Article Guidance|Example outlines]] that can be adapted and instructions for how to adapt them are on [[mw:Special:MyLanguage/Article guidance#Adapting a sample outline in a Wikipedia|this section]] of the project page. * Wikis that wish to replace the "indefinitely" button in Special:Block for temporary accounts (for example, wikis that block temporary users only until account expiration) will be able to do so by creating [[MediaWiki:ipb-indefinite-expiry-temporary-account]] with the block duration they want. [https://phabricator.wikimedia.org/T427125] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:41}} community-submitted {{PLURAL:41|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * By the end of June, a valid user-agent string will be required for automated dumps downloads from the dumps.wikimedia.org website. Automated requests that provide a generic or empty user-agent will be blocked. This [[phab:T400119|extends enforcement]] of the long standing [[foundation:Special:MyLanguage/Policy:Wikimedia Foundation User-Agent Policy|user-agent policy]]. Access to dumps through Wikimedia Cloud Services will not change. * The roll out of global [[mw:Wikimedia APIs/Rate limits|API rate limits]] is now complete, with limits enforced across all APIs and at the documented levels for all groups. Bots running in Toolforge/WMCS or with the bot user right on any wiki remain exempt. All bots should continue to follow the documented best practices to avoid being rate limited. * The [https://api.wikimedia.org/wiki/Main_Page API Portal wiki] will be read only starting this week (June 15-18). The following week (June 22-25), all API Portal wiki URLs will redirect to [[mw:Wikimedia APIs|Wikimedia APIs on mediawiki.org]]. Learn more on the [[wikitech:API Portal/Deprecation|project page]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.7|MediaWiki]] '''Meetings and events''' * On June 17th at 6pm UTC the WMF will be holding Discord call focused on a code review. We've heard through the [[mw:Special:MyLanguage/Developer Satisfaction Survey/2026|Developer Satisfaction Survey]] that volunteers are struggling with code review and we'd like to discuss these experiences with the goal of surfacing workable solutions. You can join the call [https://discord.gg/wikipedia?event=1514727511102062664 via the Wikimedia Community Discord server]. * The [[m:Special:MyLanguage/Conferencia Wikimedia de América Latina 2026|Latin American Wikimedia Conference]] will host a regional hackathon that will bring together the Wikimedia movement’s technical community including developers, system administrators, data scientists, and users with extended rights. Interested technical contributors can [https://docs.google.com/forms/d/e/1FAIpQLSf4osJzTHBJjQbYJk7TMVEJjTEQv7IgtsUDfP-o-qTgeRQQxw/viewform apply for a scholarship] to participate until June 21 at midnight (Bolivia time, UTC-4). * Sign up for Wikimania Team Challenges to join this special event. The Team challenges will take place online and in person from July 21 to 22, before Wikimania conference. Everyone is welcome, regardless of skills or Wikimania registration. Teams will work on 10 important challenges supporting the Wikimedia community. For details, visit [[wmania:Special:MyLanguage/2026:Team challenges|the Team Challenges page]] and [https://wikimedia.eventyay.com/wm/teamchallenges/ register there]. Registration closes on June 20th at 11pm UTC. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/25|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W25"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 16:48, 15 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30689604 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:UOzurumba (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-26</span> == <div lang="en" dir="ltr"> <section begin="technews-2026-W26"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/26|Translations]] are available. '''Weekly highlight''' * [[mw:Special:MyLanguage/Growth/Feature summary|Growth features]] are [[phab:T418115|now available at Wikidata]]. This update enables access to Mentorship ([[mw:Special:MyLanguage/Help:Growth/Mentorship|if configured]]), Impact module, the Help Panel, and a simplified Newcomer Homepage (without Suggested Edits). Wikidata administrators are still configuring the features through Community Configuration. '''Updates for editors''' * The special page [[{{#special:RangeCalculator}}]] has been created. It allows users to find an IP range without needing to rely on external tools. Until now, this tool was only available to CheckUsers. [https://phabricator.wikimedia.org/T268429] * [[m:Special:MyLanguage/WMDE Technical Wishes/Sub-referencing|Sub-referencing]] is a new MediaWiki feature that allows editors to reuse references with different details. It will be deployed to most small and medium-sized Wikipedia language versions on June 23. The [[m:Special:MyLanguage/WMDE Technical Wishes/Sub-referencing#deployment|FAQ]] lists possible actions to take on your wiki to support the deployment. Check the [[:phab:T414094|rollout plan]] for the next deployment steps. [https://phabricator.wikimedia.org/T428902] * Starting next week, users will get a notification when they are blocked or unblocked from editing, or if this block changes. [https://phabricator.wikimedia.org/T100974] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:32}} community-submitted {{PLURAL:32|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. '''Updates for technical contributors''' * Starting next week, abuse filters that are set to "require CAPTCHA verification" will begin to also affect users with the <code>skipcaptcha</code> right, which includes most autoconfirmed users. Bots are exempted. This change only affects edits that trigger an abuse filter. The <code>skipcaptcha</code> right will continue to exempt users from having to solve CAPTCHAs in the ordinary course of using the wikis. [https://phabricator.wikimedia.org/T402595] * Reference documentation for the [[wikitech:Machine_Learning/LiftWing/API|Lift Wing API]] has moved from the API Portal to the interactive [https://wikitech.wikimedia.org/w/index.php?api=lift-wing&title=Special%3ARestSandbox REST Sandbox]. * The API Portal wiki is now closed. For API documentation, see [[mw:Special:MyLanguage/Wikimedia_APIs|Wikimedia APIs on mediawiki.org]]. All API Portal wiki URLs (https://api.wikimedia.org/wiki/) will redirect to the mediawiki.org page starting June 22. [https://phabricator.wikimedia.org/T427537] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.8|MediaWiki]] '''Meetings and events''' * Join an online call on 25 June at 2:30pm UTC to meet the current Wikimedia interns for [[mw:Google_Summer_of_Code/2026|Google Summer of Code]] and [[mw:Outreachy/Round_32|Outreachy]]. Interns will provide an overview of their projects and a brief demo of their work so far. Attendees are encouraged to [[mw:event:Google_Summer_of_Code/Summer_2026_June_Internship_open_session|share ideas and connections in their community]]. '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/26|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W26"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 13:04, 23 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30722494 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം --> == <span lang="en" dir="ltr">Tech News: 2026-27</span> == <div lang="en" dir="ltr"> <section begin="technews-2026-W27"/><div class="plainlinks"> Latest '''[[m:Special:MyLanguage/Tech/News|tech news]]''' from the Wikimedia technical community. Please tell other users about these changes. Not all changes will affect you. [[m:Special:MyLanguage/Tech/News/2026/27|Translations]] are available. '''Updates for editors''' * As part of the [[mw:Special:MyLanguage/Contributors/Account Creation Experiments|Account Creation Experiments]], the Growth team tested adding a user account icon in the mobile web header for logged-out users, providing direct access to "Create account" and "Log in" actions. The experiment increased account creation by about 20% without negatively affecting edit quality or constructive edit rates. The feature will now be rolled out to all Wikimedia Foundation wikis on mobile web in the first week of July. [https://phabricator.wikimedia.org/T428220] * After a [[phab:T426248|successful experiment]], logged-in users who did not [[mw:Special:MyLanguage/Help:Email_confirmation|confirm their email address]] when their account was created see a new banner asking them to complete that process. This helps reduce the risk that users get locked out of their account, and makes account email addresses overall more reliable. This is part of the [[mw:Special:MyLanguage/Product Safety and Integrity/Account Security|Account Security]] project. [https://phabricator.wikimedia.org/T428292] * An update to [[Special:Search|Search]] is refining how the <bdi lang="zxx" dir="ltr"><code><nowiki>-prefix:</nowiki></code></bdi> behaves when used to exclude results. Previously, using <bdi lang="zxx" dir="ltr"><code><nowiki>-prefix:</nowiki></code></bdi> with negation could unintentionally broaden search results by adding the namespaces included in the search scope, leading to confusing behavior for users expecting a straightforward exclusion filter. With the update, <bdi lang="zxx" dir="ltr"><code><nowiki>-prefix:</nowiki></code></bdi> will now strictly exclude matching page titles as intended and may display a warning if the relevant namespace has not been explicitly selected. The behavior of <bdi lang="zxx" dir="ltr"><code><nowiki>prefix:</nowiki></code></bdi> without negation however remains unchanged. [https://phabricator.wikimedia.org/T427443] * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] View all {{formatnum:33}} community-submitted {{PLURAL:33|task|tasks}} that were [[m:Special:MyLanguage/Tech/News/Recently resolved community tasks|resolved last week]]. For example, an issue where reviewers using the Page Curation toolbar were not automatically subscribed to talk page discussions they started has now been fixed. Reviewers will now receive notifications when someone replies to those discussions. [https://phabricator.wikimedia.org/T329346] '''Updates for technical contributors''' * Starting June 29th, automated downloads from the dumps.wikimedia.org website will be subject to the [[Foundation:Special:MyLanguage/Policy:Wikimedia Foundation User-Agent Policy|user-agent policy]]. Automated requests that provide a generic or empty user-agent will be blocked. Access to dumps through Wikimedia Cloud Services remains unaffected. This is a follow up to the announcement made in the [[m:Special:MyLanguage/Tech/News/2026/25|2026/25 issue of Tech News]]. * [[File:Reload icon with two arrows.svg|12px|link=|class=skin-invert|Recurrent item]] Detailed code updates later this week: [[mw:MediaWiki 1.47/wmf.9|MediaWiki]] '''''[[m:Special:MyLanguage/Tech/News|Tech news]]''' prepared by [[m:Special:MyLanguage/Tech/News/Writers|Tech News writers]] and posted by [[m:Special:MyLanguage/User:MediaWiki message delivery|bot]]&nbsp;• [[m:Special:MyLanguage/Tech/News#contribute|Contribute]]&nbsp;• [[m:Special:MyLanguage/Tech/News/2026/27|Translate]]&nbsp;• [[m:Tech|Get help]]&nbsp;• [[m:Talk:Tech/News|Give feedback]]&nbsp;• [[m:Global message delivery/Targets/Tech ambassadors|Subscribe or unsubscribe]].'' </div><section end="technews-2026-W27"/> </div> <bdi lang="en" dir="ltr">[[User:MediaWiki message delivery|MediaWiki message delivery]]</bdi> 11:47, 29 ജൂൺ 2026 (UTC) <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Tech_ambassadors&oldid=30744833 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:STei (WMF)@metawiki അയച്ച സന്ദേശം --> bh1ukfvpda1wvef4uzf6nlfmgyo2rb4 ബുറാ കഥ 0 520721 4634145 3671596 2026-06-28T23:50:09Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634145 wikitext text/x-wiki [[പ്രമാണം:India_village_musicians.jpg|ലഘുചിത്രം| പുരാതന ജംഗം നാടോടി കലാകാരന്മാർ ]] വാ മൊഴിയിലവതരിപ്പിക്കപ്പെടുന്ന കഥാ കഥന രീതിയാണ് ബുറാ കഥ. [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശ്]], [[തെലംഗാണ|തെലങ്കാന]] എന്നിവടങ്ങളിലാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. ട്രൂപ്പിൽ ഒരു പ്രധാന പ്രകടനക്കാരനും രണ്ട് സഹപ്രവർത്തകരും ഉൾപ്പെടുന്നു. പ്രാർത്ഥന, സോളോ നാടകം, നൃത്തം, പാട്ടുകൾ, കവിതകൾ, തമാശകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആഖ്യാന വിനോദമാണിത്. വിഷയം ഒന്നുകിൽ ഒരു [[ഹിന്ദു]] പുരാണ കഥ ( ജംഗം കഥ ) അല്ലെങ്കിൽ ഒരു സമകാലിക സാമൂഹിക പ്രശ്‌നം ആയിരിക്കും. <ref>{{Cite web|url=http://articles.timesofindia.indiatimes.com/2013-01-14/visakhapatnam/36332535_1_artistes-burrakatha-art-form|title=Burrakatha loses sheen sans patronage|access-date=2013-09-02|date=14 January 2013|archive-date=2013-11-14|archive-url=https://web.archive.org/web/20131114014507/http://articles.timesofindia.indiatimes.com/2013-01-14/visakhapatnam/36332535_1_artistes-burrakatha-art-form|url-status=dead}}</ref> == ഉത്ഭവം == ഗ്രാമങ്ങളിലെ നിരക്ഷരരായ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1942 ൽ ഗുണ്ടൂർ ജില്ലയിലാണ് ബുറാ - കഥ വികസിപ്പിച്ചത്. <ref>{{Cite book|url=https://books.google.com/books?id=g4U5AAAAIAAJ|title=Vidya Bharathi|last=Lectures|first=Bangalore University Dept of Publications and Extension|date=1977-01-01|language=en}}</ref> == പദോൽപ്പത്തി == പൊള്ളയായ [[തംബുരു|ഷെല്ലുള്ള]] സംഗീത സ്ട്രിംഗ് ഉപകരണമായ [[തംബുരു|തംബുരയെ]] "ബുറ" എന്ന് വിളിക്കുന്നു. "കഥ" എന്നാൽ കഥ.   ബുറ എന്നാൽ [[തെലുഗു ഭാഷ|തെലുങ്കിൽ]] തലയോട്ടി എന്നാണ്. [[തലയോട്|മനുഷ്യന്റെ തലയോട്ടിക്ക്]] സമാനമായ ഒരു ഷെൽ, ചുട്ടുപഴുത്ത കളിമണ്ണ് അല്ലെങ്കിൽ ഉണങ്ങിയ മത്തങ്ങ, അല്ലെങ്കിൽ പിച്ചള, ചെമ്പ് എന്നിവകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. [[വീണ]]<nowiki/>ക്ക് സമാനമായ ശബ്ദങ്ങളും സ്വരങ്ങളും ഉത്പാദിപ്പിക്കാൻ ഇവക്ക് കഴിയും. == ചരിത്രം == നാടോടികളുടെ അധ്യാത്മിക ഗാനങ്ങളായാണ് ഇവയുടെ തുടക്കം. പിന്നീട് ഏറെ ജനകീയമായ ഇവയുടെ അവതരണം ടിവിയിലും റേഡിയോയിലും ഉണ്ടാകാറുണ്ട്. ജംഗം കഥ എന്ന നാടക രൂപത്തിന്റെ പുതിയ പേരാണിത്. ശിവ ഭക്തരായ ലിംഗായത്തുകളിലെ നാടോടികളുടെ ശിവ സ്തുതിയാണിത്. രണ്ടു കലാകാരന്മാരാകും ഈ അവതരണത്തിലുണ്ടാകുക. കലാകാരനും ഭാര്യയുമാകും മിക്കപ്പോഴും അവതരണത്തിലുണ്ടാകുക. സാംസ്കാരിക - സാമൂഹിക മാറ്റങ്ങളോടൊപ്പം അവതരണങ്ങളിൽ മതേതര കാഴ്ചപ്പാട് ഉണ്ടായിട്ടുണ്ട്. മൂന്നു പേരാണ് ഇപ്പോൾ അവതരണങ്ങളിലുണ്ടാകാറുള്ളത്. പെണ്ട്യാല വെങ്കിടേശ്വറാവു, ശങ്കര ശ്രീകൃഷ്ണ മാധവ റാവു, പരുചുരി രാമകോട്ടയ്യ, സിരിവിസെട്ടി സുബ്ബറാവു, കൊസൂരി പുന്നയ്യ, ഗോവർദ്ധന, കകുമാനു സുബ്ബറാവു, തുടങ്ങിയവരാണ് ഈ രംഗത്തെ പ്രധാന ഹിന്ദു കലാകാരന്മാർ. അബ്രഹാം ഭാഗവതർ, മനോഹാര കവി, ഖാദർ ഖാൻ സാഹിബ്, ഷെയ്ക്ക് നാസർ തുടങ്ങിയവരാണ് ഹിന്ദു ഇതര കലാകാരന്മാർ. == ആധുനിക രൂപം == പ്രധാന കഥാകാരൻ (കഥകുടു) കഥ വിവരിക്കുന്നു. അദ്ദേഹം തമ്പുര വായിക്കുകയും സംഗീതത്തിലേക്ക് നൃത്തം ചെയ്യുകയും ചെയ്യുന്നു. വലതു തള്ളവിരലിൽ ആൻഡെലു എന്ന ലോഹ മോതിരം ധരിക്കുകയും മറ്റൊരു കൈയിൽ മറ്റൊരു മോതിരം പിടിക്കുകയും ഇടയ്ക്കിടെ കൂട്ടിയിടിച്ച് കൂടുതൽ സംഗീതം ചേർക്കുകയും ചെയ്യുന്നു. സഹ-പ്രകടനം നടത്തുന്നവർ ഗമ്മേട്ട (ഡക്കി അല്ലെങ്കിൽ ബുഡിക്കെ എന്നും വിളിക്കുന്നു), രണ്ട് തലകളുള്ള മൺപാത്രങ്ങൾ. മൂന്ന്‌ അല്ലെങ്കിൽ‌ കഥകാടി മാത്രം കണങ്കാലുകൾ‌ ധരിക്കുന്നു (ഗജ്ജേലു എന്നും വിളിക്കുന്നു), അവർ‌ നൃത്തം ചെയ്യുമ്പോൾ‌ കൂടുതൽ‌ സംഗീതം നൽകുന്നു. വലതുവശത്തെ പ്രകടനം നടത്തുന്നയാൾ (ഹസ്യാക്ക, ജോക്കർ എന്നർത്ഥം) ഒരു തമാശക്കാരനായി പ്രവർത്തിക്കുകയും ആക്ഷേപഹാസ്യങ്ങളും തമാശകളും തകർക്കുകയും ചെയ്യുന്നു. ലൗകിക വഴികൾ അറിയുകയും രാഷ്ട്രീയത്തെക്കുറിച്ചും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്യുന്ന ഒരാളായി ഇടത് വശത്തെ പ്രകടനം നടത്തുന്നയാൾ (രാജകിയ, രാഷ്ട്രീയക്കാരൻ എന്നർത്ഥം) പ്രവർത്തിക്കുന്നു. പ്രധാന പ്രകടനക്കാരനും സഹപ്രവർത്തകരും നിരന്തരം പരസ്പരം അഭിസംബോധന ചെയ്യുകയായിരുന്നു. സഹപ്രവർത്തകർ കഥകുഡുവിനെ സംശയത്തോടെ തടസ്സപ്പെടുത്തുന്നു, മാത്രമല്ല അവർ ചിലപ്പോൾ കഥയിലെ പ്രധാന സംഭവങ്ങൾക്ക് "വോവ്!" "ആഹാ!" "അതാണ്." പ്രധാന അവതാരകൻ ഒരു ഗാനം ആലപിക്കുമ്പോഴെല്ലാം, അവൻ അല്ലെങ്കിൽ അവൾ ആരംഭിക്കുന്നത് "വിനാര വീര കുമാര വീര ഗാദ വിനാര" യിൽ നിന്നാണ്, തുടർന്ന് സഹപ്രവർത്തകർ "തന്താന താന തന്താന നാ" ആലപിക്കുന്നു. ഇതിനെ 'തന്താന കഥ' എന്നും വിളിക്കുന്നു. == പ്രാധാന്യം == ഗ്രാമങ്ങളിൽ ഒരു വിനോദ വിനോദമായിരുന്നു ബുറ കഥ. [[രാമായണം]], [[മഹാഭാരതം]] തുടങ്ങിയ ഇതിഹാസങ്ങളിലെ സംഭവങ്ങളും കംബോജരാജു കഥ, ചിന്നമ്മ കഥ, മുഗുരുമോരതില കഥ മുതലായ രാജാക്കന്മാരുടെ മികച്ചതും ധാർമ്മികവുമായ കഥകൾ വിവരിക്കുന്നതിന് [[നവരാത്രി|ദസറ]] അല്ലെങ്കിൽ സംക്രാന്തി ഉത്സവ സീസണുകളിൽ ഇപ്പോഴും ഇത് അവതരിപ്പിച്ചു വരുന്നു.   == വർത്തമാന കാലത്ത് == ബുരകത അവതാരകരെ ബുഡഗജംഗലു എന്നാണ് വിളിക്കുന്നത്. ആധുനിക ജീവിതത്തിൽ ഇന്റർനെറ്റിന്റെയും സിനിമയുടെയും അമിതമായ വളർച്ച കാരണം നിരവധി കലാ രൂപങ്ങൾ ക്ഷയിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ഈ ബുറകഥ പറയുന്നവർ തങ്ങളുടെ പരമ്പരാഗത കല ഉപേക്ഷിച്ച് യാചകരോ കൂലി തൊഴിലാളികളോ ആയിത്തീർന്നു. ഈ ഗോത്രത്തിൽ ഇപ്പോൾ പോലും വിദ്യാസമ്പന്നരായ ആളുകളില്ല. ദാരോജ് ഏരമ്മ കർണാടകത്തിലെ ഒരു ബുറാ കഥ അവതാരകയാണ്. 25.06.2020 ൽ ഭാരത സർക്കാർ ബുറാ കഥ ഗായകരുടെ ചിത്രം തപാൽ സ്റ്റാമ്പായി പുറത്തിറക്കുകയുണ്ടായി.<ref>{{Cite web|url=http://postagestamps.gov.in/Stampofyear.aspx?uid=2020#|title=|access-date=|last=|first=|date=|website=|publisher=|archive-date=2020-10-01|archive-url=https://web.archive.org/web/20201001122645/http://postagestamps.gov.in/Stampofyear.aspx?uid=2020|url-status=dead}}</ref> == ഇതും കാണുക == * ജംഗം * കീർത്തനം * [[ഹരികഥ|ഹരികത]] * ഒഗ്ഗു കഥ * പ്രവാചൻ == അവലംബം == {{Reflist}} == ഗ്രന്ഥസൂചിക == * {{Cite book|url=https://books.google.com/books?id=cM8OAAAAIAAJ|title=Burrakatha of Andhra Pradesh|last=Kajal Kumar Das|publisher=Indian Institute of Mass Communication|year=1980}} * {{Cite book|url=https://archive.org/details/cambridgeguideto0000banh|title=The Cambridge Guide to Theatre|last=Martin Banham|publisher=Cambridge University Press|year=1995|isbn=978-0-521-43437-9|page=[https://archive.org/details/cambridgeguideto0000banh/page/146 146]|url-access=registration}} * {{Cite book|url=https://books.google.com/books?id=6ZrjC24PuDQC&pg=PA92|title=History of Indian Theatre|last=Manohar Laxman Varadpande|publisher=Abhinav Publications|year=1992|isbn=978-81-7017-278-9|pages=92–93}} * {{Cite book|url=https://books.google.com/books?id=Zf1jAAAAMAAJ|title=Chanted narratives: the living "katha-vachana" tradition|last=Molly Kaushal|publisher=Indira Gandhi National Centre for the Arts|year=2001|isbn=978-81-246-0182-2|pages=123–128}} == ബാഹ്യ ലിങ്കുകൾ == * പുരാതന ജംഗം കഥ * [http://www.vepachedu.org/burrakatha.htm ബുരകത ഉത്ഭവം] {{Webarchive|url=https://web.archive.org/web/20250917051625/https://www.vepachedu.org/burrakatha.htm |date=2025-09-17 }} * [https://web.archive.org/web/20060517140214/http://www.nrityanjali.org/th_bur.asp ബുരകത വിവരണം] * [https://web.archive.org/web/20071013224502/http://andhraguyz.com/My_Andhra/p2_articleid/987 കലയായി ജംഗം കഥ] * [http://www.carnatica.net/harikatha1.htm ദക്ഷിണേന്ത്യയിലെ കഥ പറയുന്ന വിദ്യകൾ] [[വർഗ്ഗം:ഹൈന്ദവാചാരങ്ങൾ]] [[വർഗ്ഗം:നാടകം]] [[വർഗ്ഗം:നാടോടി സംഗീതം]] [[വർഗ്ഗം:നാടോടി സംസ്കാരം]] d1hnxt8pexg0l7q8gah2vbyt6jbrqv8 വേടൻ 0 529939 4634130 3723153 2026-06-28T16:38:33Z Bhageeth.T 219767 4634130 wikitext text/x-wiki {{refimprove|date=2020 ഡിസംബർ}} പുരാണ കാലഘട്ടo മുതൽക്കേ ഒളിഞ്ഞും തെളിഞ്ഞും തഴഞ്ഞും , ചരിത്ര താളുകളിൽ മറയപ്പെടുത്തിയതുമായ ഒരു ജനവിഭാഗം ആണ് മലവേടൻ / ('''വേടർ - മലവേടരുടെ സംഘം )'''. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും തോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് മല '''വേടൻ'''. ഇവർ അധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയിട്ടായിരുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> മലവേടൻ്റെ ഭാഷ : ചാതിപ്പേച്ച് ലിപി ഇല്ലാത്ത ഭാഷയാണ് മലവേടൻ ഭാഷക്ക് ഉള്ളത്.തമിഴിലെ പല പദങ്ങളുംവേടർ ഭാഷയിലുണ്ട്. കഞ്ചി, തണ്ണി തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. കൂരി-നുണ, കിരൂഴി - വളരെ കുറച്ച് എന്നിങ്ങനെ മാനക മലയാളത്തിൽ ഇല്ലാത്ത ധാരാളം പദങ്ങൾ വേടർ സമുദായത്തിൻ്റെ തനതു വ്യവഹാര ഭാഷയിലുണ്ട്. ==ഉൽപ്പത്തി ചരിതം== ==മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വസിച്ചിരുന്നത് , നായാട്ടായിരുന്നു കുല തൊഴിൽ.. കുലാചാരം (ആരാധന) ,കിരാത വേഷത്തിലെത്തിയ പരമശിവൻ തങ്ങളുടെ കുല ദേവനായും, ആദിപരാശക്തിയുടെ അംശാവതാരമായ ഭന്ദ്രകാളിയെ അമ്മയായി സങ്കൽപിച്ച് ശാക്തേയ രീതിയിലുള ആരാധന ആയി പിന്തുടരുന്നു .... മല്ലടർക്ക് 7 ഇല്ലം ആയി തിരിച്ച് . 7. കുടുംബക്കാർ ആയാണ് ഈ ആചാരങ്ങൾ അനുഷപ്ിപി== ന്നത്...ന്നത് ==സമാനതകൾ== തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ള വേട്ടുവ ജാതിയുമായി ചില ബന്ധങ്ങൾ ഉണ്ട്, വേട്ടയാടുന്ന ജനവിഭാഗങ്ങൾ ആയത് കൊണ്ട് ആണ് വെട്ടുവ എന്ന പേര് ലഭിച്ചത് എന്നും അർത്ഥമാക്കുന്നത്. പ്രത്യക്ഷത്തിൽ ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും വേട്ടുവർ വേടനേക്കാൾ ശ്രേഷ്ഠൻ ആണ് എന്ന് വിശ്വസിക്കുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> ==ആചാരങ്ങൾ== വേട സ്ത്രീ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ ഭർത്താവ് എന്തെങ്കിലും കാരണത്താൽ മരിക്കുകയോ മറ്റോ ചെയ്താൽ വിധവ ആവേണ്ട, തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന പതിവുണ്ട്. പുരോഹിതവും മറ്റും ഇവർ [[ബ്രാഹ്മണൻ|ബ്രാഹ്മണനെ]] കൊണ്ട് തന്നെ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ കത്തിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> ==ഇതും കാണുക== *[[മലവേടൻ]] ==അവലംബം== 53t6ocu11hrn1r8n0kp5pwhfftcfizz 4634132 4634130 2026-06-28T16:40:08Z Bhageeth.T 219767 /* മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വ */ 4634132 wikitext text/x-wiki {{refimprove|date=2020 ഡിസംബർ}} പുരാണ കാലഘട്ടo മുതൽക്കേ ഒളിഞ്ഞും തെളിഞ്ഞും തഴഞ്ഞും , ചരിത്ര താളുകളിൽ മറയപ്പെടുത്തിയതുമായ ഒരു ജനവിഭാഗം ആണ് മലവേടൻ / ('''വേടർ - മലവേടരുടെ സംഘം )'''. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും തോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് മല '''വേടൻ'''. ഇവർ അധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയിട്ടായിരുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> മലവേടൻ്റെ ഭാഷ : ചാതിപ്പേച്ച് ലിപി ഇല്ലാത്ത ഭാഷയാണ് മലവേടൻ ഭാഷക്ക് ഉള്ളത്.തമിഴിലെ പല പദങ്ങളുംവേടർ ഭാഷയിലുണ്ട്. കഞ്ചി, തണ്ണി തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. കൂരി-നുണ, കിരൂഴി - വളരെ കുറച്ച് എന്നിങ്ങനെ മാനക മലയാളത്തിൽ ഇല്ലാത്ത ധാരാളം പദങ്ങൾ വേടർ സമുദായത്തിൻ്റെ തനതു വ്യവഹാര ഭാഷയിലുണ്ട്. ==ഉൽപ്പത്തി ചരിതം== ==മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വസിച്ചിരുന്നത് , നായാട്ടായിരുന്നു കുല തൊഴിൽ.. കുലാചാരം (ആരാധന) ,കിരാത വേഷത്തിലെത്തിയ പരമശിവൻ തങ്ങളുടെ കുല ദേവനായും, ആദിപരാശക്തിയുടെ അംശാവതാരമായ ഭന്ദ്രകാളിയെ അമ്മയായി സങ്കൽപിച്ച് ശാക്തേയ രീതിയിലുള ആരാധന ആയി പിന്തുടരുന്നു .... മല്ലടർക്ക് 7 ഇല്ലം ആയി തിരിച്ച് 7കുടുംബക്കാർ ആയാണ് ഈ ആചാരങ്ങൾ അനുഷ്ഠ== ക്കുന്ത് .....ന ക്കു ==സമാനതകൾ== തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ള വേട്ടുവ ജാതിയുമായി ചില ബന്ധങ്ങൾ ഉണ്ട്, വേട്ടയാടുന്ന ജനവിഭാഗങ്ങൾ ആയത് കൊണ്ട് ആണ് വെട്ടുവ എന്ന പേര് ലഭിച്ചത് എന്നും അർത്ഥമാക്കുന്നത്. പ്രത്യക്ഷത്തിൽ ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും വേട്ടുവർ വേടനേക്കാൾ ശ്രേഷ്ഠൻ ആണ് എന്ന് വിശ്വസിക്കുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> ==ആചാരങ്ങൾ== വേട സ്ത്രീ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ ഭർത്താവ് എന്തെങ്കിലും കാരണത്താൽ മരിക്കുകയോ മറ്റോ ചെയ്താൽ വിധവ ആവേണ്ട, തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന പതിവുണ്ട്. പുരോഹിതവും മറ്റും ഇവർ [[ബ്രാഹ്മണൻ|ബ്രാഹ്മണനെ]] കൊണ്ട് തന്നെ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ കത്തിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> ==ഇതും കാണുക== *[[മലവേടൻ]] ==അവലംബം== iahm13b6iq2187abll8u8upeg7evi2y 4634133 4634132 2026-06-28T16:47:06Z Bhageeth.T 219767 /* മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വ */ 4634133 wikitext text/x-wiki {{refimprove|date=2020 ഡിസംബർ}} പുരാണ കാലഘട്ടo മുതൽക്കേ ഒളിഞ്ഞും തെളിഞ്ഞും തഴഞ്ഞും , ചരിത്ര താളുകളിൽ മറയപ്പെടുത്തിയതുമായ ഒരു ജനവിഭാഗം ആണ് മലവേടൻ / ('''വേടർ - മലവേടരുടെ സംഘം )'''. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും തോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് മല '''വേടൻ'''. ഇവർ അധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയിട്ടായിരുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> മലവേടൻ്റെ ഭാഷ : ചാതിപ്പേച്ച് ലിപി ഇല്ലാത്ത ഭാഷയാണ് മലവേടൻ ഭാഷക്ക് ഉള്ളത്.തമിഴിലെ പല പദങ്ങളുംവേടർ ഭാഷയിലുണ്ട്. കഞ്ചി, തണ്ണി തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. കൂരി-നുണ, കിരൂഴി - വളരെ കുറച്ച് എന്നിങ്ങനെ മാനക മലയാളത്തിൽ ഇല്ലാത്ത ധാരാളം പദങ്ങൾ വേടർ സമുദായത്തിൻ്റെ തനതു വ്യവഹാര ഭാഷയിലുണ്ട്. ==ഉൽപ്പത്തി ചരിതം== ==മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വസിച്ചിരുന്നത് , നായാട്ടായിരുന്നു കുല തൊഴിൽ.. കുലാചാരം (ആരാധന) ,കിരാത വേഷത്തിലെത്തിയ പരമശിവൻ തങ്ങളുടെ കുല ദേവനായും, ആദിപരാശക്തിയുടെ അംശാവതാരമായ ഭന്ദ്രകാളിയെ അമ്മയായി സങ്കൽപിച്ച് ശാക്തേയ രീതിയിലുള ആരാധന ആയി പിന്തുടരുന്നു .... മല്ലടർക്ക് 7 ഇല്ലം ആയി തിരിച്ച് 7കുടുംബക്കാർ ആയാണ് ഈ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്.== ==സമാനതകൾ== തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ളതായതിനാൽ ഭാഷയുമായി ബന്ധപ്പെടുത്തി മലൈ വേടർ എന്ന പേര് ലഭിച്ചത് ... ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും മലവേടൻ തന്നെയാണ് ആചാരത്തിലും, ശ്രേഷ്ഠതയിലും ഒന്നാമൻ എന്ന് വിശ്വസിക്കുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> (ശ്രേഷ്ഠത :- മറ്റുള്ള സമുദായക്കാർക്ക് ചെയ്യാൻ പറ്റാത്ത ആചാരക്രിയകൾ ചെയ്യുന്നവർ) ഉദാ: സർപ്പകാവ് വൃത്തിയാക്കുക - മറ്റ് പൂജാ , മരുന്ന് ,മാന്ത്രിക , താന്ത്രിക ആവശ്യങ്ങൾക്ക് ഉള്ള വസ്തുവകകൾ ശേഖരിക്കുക എന്നത് ..... ==ആചാരങ്ങൾ== വേട സ്ത്രീ വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ ഭർത്താവ് എന്തെങ്കിലും കാരണത്താൽ മരിക്കുകയോ മറ്റോ ചെയ്താൽ വിധവ ആവേണ്ട, തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന പതിവുണ്ട്. പുരോഹിതവും മറ്റും ഇവർ [[ബ്രാഹ്മണൻ|ബ്രാഹ്മണനെ]] കൊണ്ട് തന്നെ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ കത്തിക്കുകയോ അടക്കം ചെയ്യുകയോ ചെയ്യുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> ==ഇതും കാണുക== *[[മലവേടൻ]] ==അവലംബം== 1h9o5lcv94ccd9lxc39yrqs294705im 4634134 4634133 2026-06-28T16:51:38Z Bhageeth.T 219767 /* ആചാരങ്ങൾ */ 4634134 wikitext text/x-wiki {{refimprove|date=2020 ഡിസംബർ}} പുരാണ കാലഘട്ടo മുതൽക്കേ ഒളിഞ്ഞും തെളിഞ്ഞും തഴഞ്ഞും , ചരിത്ര താളുകളിൽ മറയപ്പെടുത്തിയതുമായ ഒരു ജനവിഭാഗം ആണ് മലവേടൻ / ('''വേടർ - മലവേടരുടെ സംഘം )'''. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും തോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് മല '''വേടൻ'''. ഇവർ അധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയിട്ടായിരുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> മലവേടൻ്റെ ഭാഷ : ചാതിപ്പേച്ച് ലിപി ഇല്ലാത്ത ഭാഷയാണ് മലവേടൻ ഭാഷക്ക് ഉള്ളത്.തമിഴിലെ പല പദങ്ങളുംവേടർ ഭാഷയിലുണ്ട്. കഞ്ചി, തണ്ണി തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. കൂരി-നുണ, കിരൂഴി - വളരെ കുറച്ച് എന്നിങ്ങനെ മാനക മലയാളത്തിൽ ഇല്ലാത്ത ധാരാളം പദങ്ങൾ വേടർ സമുദായത്തിൻ്റെ തനതു വ്യവഹാര ഭാഷയിലുണ്ട്. ==ഉൽപ്പത്തി ചരിതം== ==മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വസിച്ചിരുന്നത് , നായാട്ടായിരുന്നു കുല തൊഴിൽ.. കുലാചാരം (ആരാധന) ,കിരാത വേഷത്തിലെത്തിയ പരമശിവൻ തങ്ങളുടെ കുല ദേവനായും, ആദിപരാശക്തിയുടെ അംശാവതാരമായ ഭന്ദ്രകാളിയെ അമ്മയായി സങ്കൽപിച്ച് ശാക്തേയ രീതിയിലുള ആരാധന ആയി പിന്തുടരുന്നു .... മല്ലടർക്ക് 7 ഇല്ലം ആയി തിരിച്ച് 7കുടുംബക്കാർ ആയാണ് ഈ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്.== ==സമാനതകൾ== തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ളതായതിനാൽ ഭാഷയുമായി ബന്ധപ്പെടുത്തി മലൈ വേടർ എന്ന പേര് ലഭിച്ചത് ... ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും മലവേടൻ തന്നെയാണ് ആചാരത്തിലും, ശ്രേഷ്ഠതയിലും ഒന്നാമൻ എന്ന് വിശ്വസിക്കുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> (ശ്രേഷ്ഠത :- മറ്റുള്ള സമുദായക്കാർക്ക് ചെയ്യാൻ പറ്റാത്ത ആചാരക്രിയകൾ ചെയ്യുന്നവർ) ഉദാ: സർപ്പകാവ് വൃത്തിയാക്കുക - മറ്റ് പൂജാ , മരുന്ന് ,മാന്ത്രിക , താന്ത്രിക ആവശ്യങ്ങൾക്ക് ഉള്ള വസ്തുവകകൾ ശേഖരിക്കുക എന്നത് ..... ==ആചാരങ്ങൾ== പുരോഹിതവും മറ്റും ഇവർ ഇല്ലം കണക്കാക്കി അതിൻ്റെ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന ഇല്ലത്തെ കാരണവരെ കുലഗുരുനാഥൻ ആയി കണ്ട് വാമൊഴിയോടെ ചടങ്ങുകൾ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ അടക്കം ചെയ്യുന്നു സ്ഥല ലഭ്യതയ്ക്ക് അനുസരിച്ച് ദഹനം നടത്തുന്നു.... <ref> https://archive.org/details/castestribesofso07thuriala</ref> ==ഇതും കാണുക== *[[മലവേടൻ]] ==അവലംബം== n3g9xibh8tbumx1yiljs89a0ct1k0kg 4634172 4634134 2026-06-29T07:52:20Z Vicharam 9387 4634172 wikitext text/x-wiki {{refimprove|date=2020 ഡിസംബർ}} പുരാണ കാലഘട്ടo മുതൽക്കേ ഒളിഞ്ഞും തെളിഞ്ഞും തഴഞ്ഞും , ചരിത്ര താളുകളിൽ മറയപ്പെടുത്തിയതുമായ ഒരു ജനവിഭാഗം ആണ് മലവേടൻ / ('''വേടർ - മലവേടരുടെ സംഘം )'''. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും തോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് മല '''വേടൻ'''. ഇവർ അധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയിട്ടായിരുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> മലവേടൻ്റെ ഭാഷ : ചാതിപ്പേച്ച് ലിപി ഇല്ലാത്ത ഭാഷയാണ് മലവേടൻ ഭാഷക്ക് ഉള്ളത്.തമിഴിലെ പല പദങ്ങളുംവേടർ ഭാഷയിലുണ്ട്. കഞ്ചി, തണ്ണി തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. കൂരി-നുണ, കിരൂഴി - വളരെ കുറച്ച് എന്നിങ്ങനെ മാനക മലയാളത്തിൽ ഇല്ലാത്ത ധാരാളം പദങ്ങൾ വേടർ സമുദായത്തിൻ്റെ തനതു വ്യവഹാര ഭാഷയിലുണ്ട്. ==ഉൽപ്പത്തി ചരിതം== മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വസിച്ചിരുന്നത് , നായാട്ടായിരുന്നു കുല തൊഴിൽ.. കുലാചാരം (ആരാധന) ,കിരാത വേഷത്തിലെത്തിയ പരമശിവൻ തങ്ങളുടെ കുല ദേവനായും, ആദിപരാശക്തിയുടെ അംശാവതാരമായ ഭന്ദ്രകാളിയെ അമ്മയായി സങ്കൽപിച്ച് ശാക്തേയ രീതിയിലുള ആരാധന ആയി പിന്തുടരുന്നു .... മല്ലടർക്ക് 7 ഇല്ലം ആയി തിരിച്ച് 7കുടുംബക്കാർ ആയാണ് ഈ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്.== ==സമാനതകൾ== തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ളതായതിനാൽ ഭാഷയുമായി ബന്ധപ്പെടുത്തി മലൈ വേടർ എന്ന പേര് ലഭിച്ചത് ... ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും മലവേടൻ തന്നെയാണ് ആചാരത്തിലും, ശ്രേഷ്ഠതയിലും ഒന്നാമൻ എന്ന് വിശ്വസിക്കുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> (ശ്രേഷ്ഠത :- മറ്റുള്ള സമുദായക്കാർക്ക് ചെയ്യാൻ പറ്റാത്ത ആചാരക്രിയകൾ ചെയ്യുന്നവർ) ഉദാ: സർപ്പകാവ് വൃത്തിയാക്കുക - മറ്റ് പൂജാ , മരുന്ന് ,മാന്ത്രിക , താന്ത്രിക ആവശ്യങ്ങൾക്ക് ഉള്ള വസ്തുവകകൾ ശേഖരിക്കുക എന്നത് ..... ==ആചാരങ്ങൾ== പുരോഹിതവും മറ്റും ഇവർ ഇല്ലം കണക്കാക്കി അതിൻ്റെ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന ഇല്ലത്തെ കാരണവരെ കുലഗുരുനാഥൻ ആയി കണ്ട് വാമൊഴിയോടെ ചടങ്ങുകൾ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ അടക്കം ചെയ്യുന്നു സ്ഥല ലഭ്യതയ്ക്ക് അനുസരിച്ച് ദഹനം നടത്തുന്നു.... <ref> https://archive.org/details/castestribesofso07thuriala</ref> ==ഇതും കാണുക== *[[മലവേടൻ]] ==അവലംബം== fvdlr9snomrrogocvanpv535ou8c33e 4634173 4634172 2026-06-29T07:52:31Z Vicharam 9387 /* ഉൽപ്പത്തി ചരിതം */ 4634173 wikitext text/x-wiki {{refimprove|date=2020 ഡിസംബർ}} പുരാണ കാലഘട്ടo മുതൽക്കേ ഒളിഞ്ഞും തെളിഞ്ഞും തഴഞ്ഞും , ചരിത്ര താളുകളിൽ മറയപ്പെടുത്തിയതുമായ ഒരു ജനവിഭാഗം ആണ് മലവേടൻ / ('''വേടർ - മലവേടരുടെ സംഘം )'''. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും തോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് മല '''വേടൻ'''. ഇവർ അധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയിട്ടായിരുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> മലവേടൻ്റെ ഭാഷ : ചാതിപ്പേച്ച് ലിപി ഇല്ലാത്ത ഭാഷയാണ് മലവേടൻ ഭാഷക്ക് ഉള്ളത്.തമിഴിലെ പല പദങ്ങളുംവേടർ ഭാഷയിലുണ്ട്. കഞ്ചി, തണ്ണി തുടങ്ങിയ ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. കൂരി-നുണ, കിരൂഴി - വളരെ കുറച്ച് എന്നിങ്ങനെ മാനക മലയാളത്തിൽ ഇല്ലാത്ത ധാരാളം പദങ്ങൾ വേടർ സമുദായത്തിൻ്റെ തനതു വ്യവഹാര ഭാഷയിലുണ്ട്. ==ഉൽപ്പത്തി ചരിതം== മലവേടൻ എന്ന വിഭാഗം ഭാരതിയ പുരാണ ഗ്രന്ഥ മായ രാമായണത്തിലും , മഹാഭാരതത്തിലെ ഏകലവ്യനുമായി പ്രതിപാദിക്കുന്നു ..... പുരാതന കാലം മുതൽക്കേ മനുഷ്യവാസം കൂടുതലായി ഉള്ളിടത്ത് അകലം പാലിച്ചും, വനമേഘല, പർവ്വത പ്രദേശങ്ങൾ എന്നിവ കേന്ദ്രമാക്കി ഒരു കൂട്ടമായാണ് വസിച്ചിരുന്നത് , നായാട്ടായിരുന്നു കുല തൊഴിൽ.. കുലാചാരം (ആരാധന) ,കിരാത വേഷത്തിലെത്തിയ പരമശിവൻ തങ്ങളുടെ കുല ദേവനായും, ആദിപരാശക്തിയുടെ അംശാവതാരമായ ഭന്ദ്രകാളിയെ അമ്മയായി സങ്കൽപിച്ച് ശാക്തേയ രീതിയിലുള ആരാധന ആയി പിന്തുടരുന്നു .... മല്ലടർക്ക് 7 ഇല്ലം ആയി തിരിച്ച് 7കുടുംബക്കാർ ആയാണ് ഈ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. ==സമാനതകൾ== തമിഴ് ജാതികൾ തികച്ചും വ്യത്യസ്തമാണ് തമിഴ് നാട്മായി ബന്ധമുള്ളതായതിനാൽ ഭാഷയുമായി ബന്ധപ്പെടുത്തി മലൈ വേടർ എന്ന പേര് ലഭിച്ചത് ... ഈ വിഭാഗവും വേടനും ഒരേ വിഭാഗക്കാർ തന്നെ ആണ്. എങ്കിലും മലവേടൻ തന്നെയാണ് ആചാരത്തിലും, ശ്രേഷ്ഠതയിലും ഒന്നാമൻ എന്ന് വിശ്വസിക്കുന്നു. <ref> https://archive.org/details/castestribesofso07thuriala</ref> (ശ്രേഷ്ഠത :- മറ്റുള്ള സമുദായക്കാർക്ക് ചെയ്യാൻ പറ്റാത്ത ആചാരക്രിയകൾ ചെയ്യുന്നവർ) ഉദാ: സർപ്പകാവ് വൃത്തിയാക്കുക - മറ്റ് പൂജാ , മരുന്ന് ,മാന്ത്രിക , താന്ത്രിക ആവശ്യങ്ങൾക്ക് ഉള്ള വസ്തുവകകൾ ശേഖരിക്കുക എന്നത് ..... ==ആചാരങ്ങൾ== പുരോഹിതവും മറ്റും ഇവർ ഇല്ലം കണക്കാക്കി അതിൻ്റെ ഉയർന്ന ശ്രേണിയിൽ നിൽക്കുന്ന ഇല്ലത്തെ കാരണവരെ കുലഗുരുനാഥൻ ആയി കണ്ട് വാമൊഴിയോടെ ചടങ്ങുകൾ ചെയ്യിക്കുന്നു. ജാതിൽ ആരെങ്കിലും മരിച്ചാൽ അടക്കം ചെയ്യുന്നു സ്ഥല ലഭ്യതയ്ക്ക് അനുസരിച്ച് ദഹനം നടത്തുന്നു.... <ref> https://archive.org/details/castestribesofso07thuriala</ref> ==ഇതും കാണുക== *[[മലവേടൻ]] ==അവലംബം== nidg09deklggyeeirvkrqwionmiskbe ജി.ആർ. അനിൽ 0 539716 4634174 4633958 2026-06-29T07:57:15Z Vicharam 9387 4634174 wikitext text/x-wiki {{Infobox officeholder | name = Adv. ജി.ആർ. അനിൽ | native_name = | image = Minister GR Anil.jpg | image_size = 200px | alt = | caption = | party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] | office = Minister for Food and Civil Supplies, Consumer Affairs, Legal Metrology, [[Government of Kerala]] | predecessor = [[പി. തിലോത്തമൻ]] | successor = [[അനൂപ് ജേക്കബ്]] | 1blankname = Chief Minister | 1namedata = [[Pinarayi Vijayan]] | term_start = {{Start date|2021|05|20|df=yes}} | term_end = 17 May 2026 | office1 = [[Member of the Legislative Assembly (India)|Member]] of the [[Kerala Legislative Assembly]] | constituency1 = [[Nedumangad (State Assembly constituency)|Nedumangad]] | predecessor1 = [[സി. ദിവാകരൻ]] | successor1 = | term_start1 = {{Start date|2021|05|24|df=yes}} | term_end1 = | birth_date = | birth_place = നടക്കാവ്, [[തിരുവനന്തപുരം]], [[കേരളം]], ഇന്ത്യ | spouse = [[ആർ. ലതാ ദേവി]] | children = ദേവിക എ.എൽ | parents = V. Ramankutti Pillai <br> G. Sarojini Amma | website = | footnotes = | source = }} [[കേരളം|കേരളത്തിലെ]] മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു '''ജി.ആർ. അനിൽ'''. അദ്ദേഹം [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സിപിഐ]] മുൻ ജില്ലാ സെക്രട്ടറി ആയിരുന്നു. [[പതിനഞ്ചാം കേരളനിയമസഭ|പതിനഞ്ചാം കേരള നിയമസഭയിലും]] പതിനാറാം കേരള നിയമസഭയിലും [[നെടുമങ്ങാട് നിയമസഭാമണ്ഡലം|നെടുമങ്ങാട് മണ്ഡലത്തെയാണ്]] പ്രതിനിധീകരിക്കുന്നത്. <ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/05/02/kerala-assembly-election-2021-results-winners-statistics-in-graphics.html|title=സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ {{!}} ഗ്രാഫിക്‌സ്|access-date=2021-05-03|language=ml}}</ref> [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|2021-ലെ തിരഞ്ഞെടുപ്പിൽ]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിലെ]] പി.എസ്. പ്രശാന്തിനെ 23,171 വോട്ടുകൾക്ക് പരാജയപ്പെടുത്ത നിയമസഭയിലെത്തിയ അദ്ദേഹം 2026 ലെ തെരഞ്ഞടുപ്പിൽ കോൺഗ്രസിലെ മീനങ്കൽ കുമാറിനെ 21,583 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 1957ൽ ​സി.​പി.​ഐ​ സ്ഥാനാർത്ഥിയായിരുന്ന എ​ൻ. എ​ൻ. പ​ണ്ടാ​ര​ത്തി​നു ലഭിച്ച 12,665 വോ​ട്ടും അതിനുശേഷം 1965ൽ ​[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോ​ൺ​ഗ്ര​സി​നെ]] പ്രതിനിധീകരിച്ച വ​ര​ദാ​രാ​ജ​ൻ നാ​യ​ർക്കു കിട്ടിയ 12,049 വോ​ട്ടും 1977ൽ ​[[കണിയാപുരം രാമചന്ദ്രൻ|ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ]] നേ​ടി​യ 10739 വോ​ട്ടുകളുമാണ് ഈ മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥി നേടിയിട്ടുള്ള ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം. == ആദ്യകാല ജീവിതം == തിരുവനന്തപുരത്തെ നടുക്കാട്ട് വി. രാമൻകുട്ടിപ്പിള്ളയുടെയും ജി. സരോജിനിയമ്മയുടെയും മകനായി ജി. ആർ. അനിൽ ജനിച്ചു.<ref>{{Cite web|url=https://www.niyamasabha.nic.in/index.php/content/member_homepage/2371|title=G. R. Anil|access-date=2024-05-29|website=[[Kerala Legislative Assembly]]}}</ref> [[ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ|എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെ]]<nowiki/>യാണ് ജി.​ആ​ർ. അ​നി​ൽ പൊ​തു​രം​ഗ​ത്തു പ്രവേശിച്ചത്. നടുക്കാട്ടിലെ സൽവേഷൻ ആർമി സ്കൂൾ, കൃഷ്ണപുരം അപ്പർ പ്രൈമറി സ്കൂൾ, തിരുവനന്തപുരം എസ്എംവി ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരത്തെ എംജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, കേരള ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്.<ref>{{Cite web|url=https://www.onmanorama.com/news/kerala/2021/05/19/gr-anil-nedumangad-cpi-ldf-govt-team-pinarayi.html|title=G R Anil: Trade union leader with grassroot experience in governance}}</ref> തിരുവനന്തപുരം നഗരസഭയിൽ നേമം വാർഡിൽ നിന്ന് ജയിച്ച് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു ആറ്റുകാൽ പൊങ്കാല സമയത്ത് നടത്തിയ ശുചീകരണപ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കാൽ ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ പ്രാതൽ നൽകുന്ന ഉണർവ് പദ്ധതി ആരംഭിച്ചു. 2014ൽ സിപിഐ ജില്ലാ സെക്രട്ടറി ആയി. സൗജന്യമായി ഭക്ഷണം നൽകുന്ന സുഭിക്ഷ ജനകീയ ഹോട്ടലുകൾ, സഞ്ചരിക്കും മാവേലിസ്റ്റോറുകൾ എന്നിവ ആരംഭിച്ചു. കോളേജ് രാഷ്ട്രീയകാലത്തു കണ്ടുമുട്ടിയ മുൻ എംഎൽഎയും യും റിട്ട അധ്യാപികയുമായ [[ആർ. ലതാദേവി|ആർ. ലതാ ദേവിയാണ്]] ഭാര്യ. മകൾ അഡ്വ.ദേവിക. == വ്യക്തിജീവിതം == അദ്ദേഹത്തിന്റെ ഭാര്യ ആർ. ലതാ ദേവി പത്താം കേരള നിയമസഭയിൽ ചടയമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. മകൾ ദേവിക എ.എൽ, ഇന്ത്യൻ ആർമിയിൽ സൈനിക ഉദ്യോഗസ്ഥനായ മരുമകൻ മേജർ വിഷ്ണു എസ്.പി, ചെറുമകൾ അനുഗ്രഹ വേദ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.<ref>{{Cite web|url=https://www.madhyamam.com/kerala/gr-anil-simplicity-is-the-hallmark-799535|title=ജി.ആർ അനിൽ:ലാളിത്യം മുഖമുദ്ര &#124; Madhyamam|date=19 May 2021}}</ref> == അവലംബം == {{Reflist}} {{DEFAULTSORT:അനിൽ}} [[വർഗ്ഗം:കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ]] [[വർഗ്ഗം:പതിനഞ്ചാം കേരളനിയമസഭയിലെ മന്ത്രിമാർ]] [[വർഗ്ഗം:കേരളത്തിലെ ഭക്ഷ്യവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:കേരളത്തിലെ പൊതുവിതരണവകുപ്പ് മന്ത്രിമാർ]] [[വർഗ്ഗം:പതിനാറാം കേരള നിയമസഭാംഗങ്ങൾ]] 9c9v0iyv0q1q121pwux06o7nmkhtu6d ആഘോഷം 0 661496 4634191 4583263 2026-06-29T11:32:35Z Thomasjacobv 219793 ഇറങ്ങിയ വർഷം 4634191 wikitext text/x-wiki {{Short description|അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ഇന്ത്യൻ ചിത്രം}} {{Use dmy dates|date=November 2025}} {{Infobox film | name = ആഘോഷം | image = | caption = ഫസ്റ്റ് ലുക്ക് പോസ്റ്റർ | director = അമൽ കെ. ജോബി | producer = ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ & ടീം | writer = ഡോ. ലിസി കെ. ഫെർണാണ്ടസ് | screenplay = അമൽ കെ. ജോബി | starring = [[നരേൻ]], [[വിജയരാഘവൻ]], [[ധ്യാൻ ശ്രീനിവാസൻ]], [[അജു വർഗ്ഗീസ്]], [[ജോണി ആന്റണി]], [[രഞ്ജി പണിക്കർ]], ജെയ്‌സ് ജോസ്, റോസ്മിൻ | music = [[സ്റ്റീഫൻ ദേവസ്സി]], ഗൗതം വിൻസെൻറ് | cinematography = റോജോ തോമസ് | editing = ഡോൺ മാക്സ് | studio = സി എൻ ഗ്ലോബൽ മൂവീസ് | distributor = സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ (ഓവർസീസ്) | released = {{Film date|2025|12||df=y}} | country = ഇന്ത്യ | language = മലയാളം }} '''ആഘോഷം''' ഒരു വരാനിരിക്കുന്ന മലയാളം ഭാഷാ സിനിമയാണ്, കലാലയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥയുമായി, "Life is all about celebration" എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്।<ref>https://www.asianetnews.com/entertainment-news/aaghosham-new-malayalam-movie-details-svunh8</ref> ക്യാമ്പസിലെ രസച്ചരടുകൾ കോർത്തിണക്കുമ്പോൾത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ഈ ചിത്രം സമ്മാനിക്കുമെന്ന് അണിയറക്കാർ പറയുന്നു।<ref>https://www.msn.com/en-in/entertainment/southcinema/aghosham-first-look-narain-and-dhyan-sreenivasan-return-to-campus-life-is-all-about-celebration/ar-AA1Pk33T</ref> <ref name="cnewslive1">https://cnewslive.com/news/71490/aghosham-movie-first-look-poster-nw</ref><ref name="cnewslive2">https://cnewslive.com/news/69292/aghosham-movie-pack-u-nw</ref> == കഥാസാരം == ഒരു കോളേജ് ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സൗഹൃദം, മത്സരങ്ങൾ, പ്രണയം, ആഘോഷങ്ങളുടെ ആഘോഷത്തിമിർപ്പും ഇവയെല്ലാം ഒത്തുചേരുന്ന കലാലയ പശ്ചാത്തലത്തിലാണ് ഈ ചിത്രം രൂപംകൊള്ളുന്നത്. <ref name="mathrubhumi1">https://www.mathrubhumi.com/movies-music/news/aaghosham-campus-movie-filming-364c9e9c</ref> == അഭിനേതാക്കൾ == * [[നരേൻ]] * [[വിജയരാഘവൻ]] * [[ധ്യാൻ ശ്രീനിവാസൻ]] * [[അജു വർഗ്ഗീസ്]] * [[ജോണി ആന്റണി]] * ജെയ്‌സ് ജോസ് * [[രഞ്ജി പണിക്കർ]] * റോസ്മിൻ * ബോബി കുറിയൻ * ഷാജു ശ്രീധർ * മഖ്ബൂൽ സൽമാൻ * കോട്ടയം രമേശ് * കൈലാഷ് * ദിവ്യദർശൻ * റുഷിൻ ഷാജി കൈലാസ്ഷാ (ഷാജി കൈലാസിന്റെ മകൻ) * നിഖിൽ രഞ്ജി പണിക്കർ (രഞ്ജി പണിക്കരുടെ മകൻ) * ഡോ. ലിസി കെ. ഫെർണാണ്ടസ് * വിജയ് നേല്ലിസ് * നാസർ ലതീഫ് * ദിനി ഡാനിയേൽ * ടൈറ്റസ് ജോൺ * ജോയ് ജോൺ ആന്റണി * അഞ്ജലി ജോസഫ് * ജെൻസ് ജോസ് * നിരവധി പുതുമുഖങ്ങൾ<ref name="mathrubhumi2">https://english.mathrubhumi.com/movies-music/news/sons-of-shaji-kailas-and-renji-panicker-movie-together-in-aaghosham-ke75uy0o</ref> == നിർമ്മാണം == ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ (ബാംഗ്ലൂർ), ജെസി മാത്യു (ദുബായ്), ലൈറ്റ് ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് (യുകെ), ബൈജു എസ് ആർ (ബാംഗ്ലൂർ) എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. വർ​ഗീസ് തോമസ് (യുഎഇ), സിബി മാണി കുമാരമം​ഗലം(ഇറ്റലി), ബേബിച്ചൻ വർ​ഗീസ് (ഓസ്ട്രേലിയ) എന്നിവരാണ് എക്സിക്യൂട്ടീവ് സപ്പോർട്ടേഴ്സ്. == വികസനം == ഡോ. ലിസി കെ. ഫെർണാണ്ടസ് രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരു സുന്ദരമായ ക്യാമ്പസ് പശ്ചാത്തലത്തിലാണ് നടക്കുന്നതും, കുട്ടികളുടെ ആഘോഷങ്ങൾ, സ്നേഹ മത്സരം, പ്രണയം എന്നിവയെല്ലാം അതിൽ സമന്വയിച്ചിരിക്കുന്നതും ആണ്.।<ref name="etvbharat">https://www.etvbharat.com/ml/!entertainment/amal-k-joby-directorial-movie-aghosham-title-poster-released-kerala-news-kls25050702997</ref> == ചിത്രീകരണം == പാലക്കാടിന്റെയും മുണ്ടൂർ യുവക്ഷേത്ര കോളജിന്റെയും സമീപ പ്രദേശങ്ങളിലായാണ് സിനിമയുടെ 45 ദിവസത്തെ ചിത്രീകരണം നടന്നത്।<ref name="madhyamam">https://www.madhyamam.com/entertainment/movie-news/first-look-poster-of-aghosham-1460841</ref> == സംഗീതം == ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്: [[സ്റ്റീഫൻ ദേവസ്സി]], ഗൗതം വിൻസെൻറ്. വരികൾ: [[ബി.കെ. ഹരിനാരായണൻ]], സന്തോഷ് വർമ്മ।<ref name="timesofindia">https://timesofindia.indiatimes.com/entertainment/malayalam/movies/news/aghosham-first-look-narain-and-dhyan-sreenivasan-return-to-campus-life-is-all-about-celebration/articleshow/124866898.cms</ref> == വിപണനവും പ്രമോഷനും == ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ പോസ്റ്റർ എന്നിവ വിവിധ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിച്ചു. നടൻ ആന്റണി പെപ്പെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്।<ref name="vellinakshatram">https://www.vellinakshatram.com/malayalam/campus-film-aaghosham-first-look-poster-released-653912</ref> == റിലീസ് == നിർമ്മാതാക്കൾ ഇതിന്റെ റിലീസ് 2025-ലെ അവസാനത്തിൽ ലക്ഷ്യമിട്ടിരിക്കുന്നു. ആഘോഷത്തിന്റെ വേൾഡ് വൈഡ് റിലീസിന്റെ ഓവർസീസ് റൈറ്റ്സ് ([[ഓസ്ട്രേലിയ]], [[ന്യൂസിലാൻഡ്]]) സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ഏറ്റെടുത്തു।<ref name="cnewslive1" /> == റഫറൻസുകൾ == {{reflist}} == പുറം കണ്ണികൾ == * [https://www.imdb.com/title/tt38781186/ IMDb: ആഘോഷം] * [https://www.youtube.com/watch?v=ESzFaGCuP7s ഫസ്റ്റ് ലുക്ക് വിഡിയോ YouTube] [[വർഗ്ഗം:2025-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] [[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ]] swuos8i2576tuxopeq9vklobjm5smx3 4634193 4634191 2026-06-29T11:39:52Z Thomasjacobv 219793 Updated article to reflect the film's December 2025 release. 4634193 wikitext text/x-wiki {{Short description|അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ഇന്ത്യൻ ചിത്രം}} {{Use dmy dates|date=November 2025}} {{Infobox film | name = ആഘോഷം | image = | caption = ഫസ്റ്റ് ലുക്ക് പോസ്റ്റർ | director = അമൽ കെ. ജോബി | producer = ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ & ടീം | writer = ഡോ. ലിസി കെ. ഫെർണാണ്ടസ് | screenplay = അമൽ കെ. ജോബി | starring = [[നരേൻ]], [[വിജയരാഘവൻ]], [[ധ്യാൻ ശ്രീനിവാസൻ]], [[അജു വർഗ്ഗീസ്]], [[ജോണി ആന്റണി]], [[രഞ്ജി പണിക്കർ]], ജെയ്‌സ് ജോസ്, റോസ്മിൻ | music = [[സ്റ്റീഫൻ ദേവസ്സി]], ഗൗതം വിൻസെൻറ് | cinematography = റോജോ തോമസ് | editing = ഡോൺ മാക്സ് | studio = സി എൻ ഗ്ലോബൽ മൂവീസ് | distributor = സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ (ഓവർസീസ്) | released = {{Film date|2025|12||df=y}} | country = ഇന്ത്യ | language = മലയാളം }} '''ആഘോഷം''' 2025 ഡിസംബറിൽ റിലീസ് ചെയ്ത ഒരു മലയാളം ഭാഷാ ചലച്ചിത്രമാണ്. കലാലയ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ "Life is all about celebration" എന്നതാണ്.<ref>https://www.asianetnews.com/entertainment-news/aaghosham-new-malayalam-movie-details-svunh8</ref> ക്യാമ്പസിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള കഥ പറയുന്ന ചിത്രം, അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ഉൾക്കൊള്ളുന്നു.<ref>https://www.msn.com/en-in/entertainment/southcinema/aghosham-first-look-narain-and-dhyan-sreenivasan-return-to-campus-life-is-all-about-celebration/ar-AA1Pk33T</ref> <ref name="cnewslive1">https://cnewslive.com/news/71490/aghosham-movie-first-look-poster-nw</ref><ref name="cnewslive2">https://cnewslive.com/news/69292/aghosham-movie-pack-u-nw</ref> == കഥാസാരം == ഒരു കോളേജ് ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സൗഹൃദം, മത്സരങ്ങൾ, പ്രണയം, ആഘോഷങ്ങളുടെ ആഘോഷത്തിമിർപ്പും ഇവയെല്ലാം ഒത്തുചേരുന്ന കലാലയ പശ്ചാത്തലത്തിലാണ് ഈ ചിത്രം രൂപംകൊള്ളുന്നത്. <ref name="mathrubhumi1">https://www.mathrubhumi.com/movies-music/news/aaghosham-campus-movie-filming-364c9e9c</ref> == അഭിനേതാക്കൾ == * [[നരേൻ]] * [[വിജയരാഘവൻ]] * [[ധ്യാൻ ശ്രീനിവാസൻ]] * [[അജു വർഗ്ഗീസ്]] * [[ജോണി ആന്റണി]] * ജെയ്‌സ് ജോസ് * [[രഞ്ജി പണിക്കർ]] * റോസ്മിൻ * ബോബി കുറിയൻ * ഷാജു ശ്രീധർ * മഖ്ബൂൽ സൽമാൻ * കോട്ടയം രമേശ് * കൈലാഷ് * ദിവ്യദർശൻ * റുഷിൻ ഷാജി കൈലാസ്ഷാ (ഷാജി കൈലാസിന്റെ മകൻ) * നിഖിൽ രഞ്ജി പണിക്കർ (രഞ്ജി പണിക്കരുടെ മകൻ) * ഡോ. ലിസി കെ. ഫെർണാണ്ടസ് * വിജയ് നേല്ലിസ് * നാസർ ലതീഫ് * ദിനി ഡാനിയേൽ * ടൈറ്റസ് ജോൺ * ജോയ് ജോൺ ആന്റണി * അഞ്ജലി ജോസഫ് * ജെൻസ് ജോസ് * നിരവധി പുതുമുഖങ്ങൾ<ref name="mathrubhumi2">https://english.mathrubhumi.com/movies-music/news/sons-of-shaji-kailas-and-renji-panicker-movie-together-in-aaghosham-ke75uy0o</ref> == നിർമ്മാണം == ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ (ബാംഗ്ലൂർ), ജെസി മാത്യു (ദുബായ്), ലൈറ്റ് ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് (യുകെ), ബൈജു എസ് ആർ (ബാംഗ്ലൂർ) എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. വർ​ഗീസ് തോമസ് (യുഎഇ), സിബി മാണി കുമാരമം​ഗലം(ഇറ്റലി), ബേബിച്ചൻ വർ​ഗീസ് (ഓസ്ട്രേലിയ) എന്നിവരാണ് എക്സിക്യൂട്ടീവ് സപ്പോർട്ടേഴ്സ്. == വികസനം == ഡോ. ലിസി കെ. ഫെർണാണ്ടസ് രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരു സുന്ദരമായ ക്യാമ്പസ് പശ്ചാത്തലത്തിലാണ് നടക്കുന്നതും, കുട്ടികളുടെ ആഘോഷങ്ങൾ, സ്നേഹ മത്സരം, പ്രണയം എന്നിവയെല്ലാം അതിൽ സമന്വയിച്ചിരിക്കുന്നതും ആണ്.।<ref name="etvbharat">https://www.etvbharat.com/ml/!entertainment/amal-k-joby-directorial-movie-aghosham-title-poster-released-kerala-news-kls25050702997</ref> == ചിത്രീകരണം == പാലക്കാടിന്റെയും മുണ്ടൂർ യുവക്ഷേത്ര കോളജിന്റെയും സമീപ പ്രദേശങ്ങളിലായാണ് സിനിമയുടെ 45 ദിവസത്തെ ചിത്രീകരണം നടന്നത്।<ref name="madhyamam">https://www.madhyamam.com/entertainment/movie-news/first-look-poster-of-aghosham-1460841</ref> == സംഗീതം == ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്: [[സ്റ്റീഫൻ ദേവസ്സി]], ഗൗതം വിൻസെൻറ്. വരികൾ: [[ബി.കെ. ഹരിനാരായണൻ]], സന്തോഷ് വർമ്മ।<ref name="timesofindia">https://timesofindia.indiatimes.com/entertainment/malayalam/movies/news/aghosham-first-look-narain-and-dhyan-sreenivasan-return-to-campus-life-is-all-about-celebration/articleshow/124866898.cms</ref> == വിപണനവും പ്രമോഷനും == ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടൈറ്റിൽ പോസ്റ്റർ എന്നിവ വിവിധ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിച്ചു. നടൻ ആന്റണി പെപ്പെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്।<ref name="vellinakshatram">https://www.vellinakshatram.com/malayalam/campus-film-aaghosham-first-look-poster-released-653912</ref> == റിലീസ് == നിർമ്മാതാക്കൾ ഇതിന്റെ റിലീസ് 2025-ലെ അവസാനത്തിൽ ലക്ഷ്യമിട്ടിരിക്കുന്നു. ആഘോഷത്തിന്റെ വേൾഡ് വൈഡ് റിലീസിന്റെ ഓവർസീസ് റൈറ്റ്സ് ([[ഓസ്ട്രേലിയ]], [[ന്യൂസിലാൻഡ്]]) സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ഏറ്റെടുത്തു।<ref name="cnewslive1" /> == റഫറൻസുകൾ == {{reflist}} == പുറം കണ്ണികൾ == * [https://www.imdb.com/title/tt38781186/ IMDb: ആഘോഷം] * [https://www.youtube.com/watch?v=ESzFaGCuP7s ഫസ്റ്റ് ലുക്ക് വിഡിയോ YouTube] [[വർഗ്ഗം:2025-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]] [[വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ]] 30n8doi4sujngp5fvgzgwdz7661qecw പാരഫ്ലോമിസ് 0 668861 4634076 4631767 2026-06-28T11:59:55Z InternetArchiveBot 146798 Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 4634076 wikitext text/x-wiki {{prettyurl|Paraphlomis}}{{Automatic taxobox | image = 假糙蘇 Paraphlomis javanica -香港動植物公園 Hong Kong Botanical Garden- (9216085770).jpg | image_caption = ''[[Paraphlomis javanica]]'' in the [[Hong Kong Zoological and Botanical Gardens|Hong Kong Botanical Garden]] | taxon = Paraphlomis | authority = [[David Prain|Prain]] | type_species = ''Paraphlomis javanica var. javanica'' | synonyms_ref = <ref name=powo>{{cite web |title=''Paraphlomis'' Prain |url=https://powo.science.kew.org/taxon/urn:lsid:ipni.org:names:21097-1 |website=[[Plants of the World Online]] |publisher=[[Royal Botanic Gardens, Kew]] |access-date=9 November 2025}}</ref> | synonyms = *''Ajugoides'' {{small|Makino}} *''Matsumurella'' {{small|Makino}} *''Pogonanthera'' <small>H.W.Li & X.H.Guo 1993 not Blume 1831 nor Spach 1840</small> *''Sinopogonanthera'' <small>H.W.Li</small> }}[[ലാമിയേസി]] എന്ന പുതിന കുടുംബത്തിലെ സപുഷ്പികളുടെ ഒരു ജനുസ്സാണ് '''പാരഫ്ലോമിസ്'''. 1901-ൽ ആദ്യമായി വിവരണം നൽകിയ ഈ സസ്യം [[ചൈന]], [[ജപ്പാൻ]], [[കൊറിയ]], കിഴക്കൻ ഹിമാലയം, ഇന്തോചൈന, [[മലേഷ്യ]] എന്നിവിടങ്ങളിൽ കാണപ്പെടുന്നു.<ref name = powo/><ref name=e>[http://apps.kew.org/wcsp/namedetail.do?name_id=147629 Kew World Checklist of Selected Plant Families]</ref><ref>Pan, Y.Z., Fang, L.Q., Hao, G., Cai, J. & Gong, X. (2009). Systematic positions of ''Lamiophlomis'' and ''Paraphlomis'' (Lamiaceae) based on nuclear and chloroplast sequenses. Journal of systematics and evolution 47: 535-542.</ref><ref>[http://www.efloras.org/florataxon.aspx?flora_id=2&taxon_id=123971 Flora of China Vol. 17 Page 170 <big>假糙苏属</big> jia cao su shu ''Paraphlomis'' (Prain) Prain, J. Asiat. Soc. Bengal, Pt. 2, Nat. Hist. 74: 721. 1908. ]</ref> == സ്പീഷീസ്== 48 ഇനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.<ref name = powo/> * ''[[പാരഫ്ലോമിസ് അൽബിഡ]]'' <small>Hand.-Mazz.</small> – ഫുജിയാൻ, ഗുവാങ്‌ഡോങ്, ഗുവാങ്‌സി, ഹുനാൻ, ജിയാങ്‌സി, തായ്‌വാൻ * ''[[പാരഫ്ലോമിസ് ആൽബിഫ്ലോറ]]'' <small>(Hemsl.) Hand.-Mazz.</small> – ഹുബെയ്, സിചുവാൻ, വിയറ്റ്നാം * ''[[പാരഫ്ലോമിസ് അൽബോട്ടോമെന്റോസ]]'' <small>C.Y.Wu</small> – ഹുനാൻ * ''[[പാരഫ്ലോമിസ് ബൈവാനൻസിസ്]]'' {{small|W.Y.Zhao, Y.P.Chen & Q.Fan}} – ഗുവാങ്‌ഡോങ് * ''[[പാരഫ്ലോമിസ് ബ്രെവിഫ്ലോറ]]'' {{small|B.Y.Ding, Y.L.Xu & Z.H.Chen}} – ഗുവാങ്‌സി * ''[[പാരഫ്ലോമിസ് ബ്രെവിഫോളിയ]]'' <small>C.Y.Wu & H.W.Li</small> – ഗുവാങ്‌സി * ''[[പാരഫ്ലോമിസ് കലോണിയൂറ]]'' {{small|K.J.Yan, Y.P.Chen & Y.Feng Huang}} – ജിയാങ്‌സി * ''[[പാരഫ്ലോമിസ് കോളിഫ്ലോറ]]'' {{small|S.S.Ying}} – തായ്‌വാൻ * ''[[പാരഫ്ലോമിസ് ചൈനൻസിസ്]]'' {{small|(Benth.) J.C.Yuan, Y.P.Chen & C.L.Xiang}} – തെക്കുകിഴക്കൻ ചൈന, തെക്കുപടിഞ്ഞാറൻ ജപ്പാൻ ([[Gotō Islands]]), and തായ്‌വാൻ * ''[[പാരഫ്ലോമിസ് കൊറോണേറ്റ]]'' {{small|(Vaniot) Y.P.Chen & C.L.Xiang}} – ദക്ഷിണ ചൈന, തായ്‌വാൻ * ''[[പാരഫ്ലോമിസ് ഫോളിയാറ്റ]]'' <small>(Dunn) C.Y.Wu & H.W.Li</small> – അൻഹുയി, ഫുജിയാൻ, ഗുവാങ്‌ഡോങ്, ജിയാങ്‌സി * ''[[പാരഫ്ലോമിസ് ഫോർമോസാന]]'' <small>(Hayata) T.H.Hsieh & T.C.Huang</small> – ദക്ഷിണ ചൈന തായ്‌വാൻ * ''[[പാരഫ്ലോമിസ് ഹിർസുട്ടിസിമ]]'' <small>C.Y.Wu </small> – യുനാൻ * ''[[പാരഫ്ലോമിസ് ഹിസ്പിഡ]]'' <small>C.Y.Wu</small> – ബംഗ്ലാദേശ്, യുനാൻ, ഗുവാങ്‌സി, വിയറ്റ്നാം * ''[[പാരഫ്ലോമിസ് ഹ്സിവേനി]]'' {{small|Y.P.Chen & Xiong Li}} – ഗുവാങ്‌സി * ''[[പാരഫ്ലോമിസ് humilis]]'' {{small|(Miq.) J.C.Yuan, Y.P.Chen & C.L.Xiang}} – ജപ്പാൻ(തെക്കുപടിഞ്ഞാറ് Honshu, Shikoku, ക്യൂഷൂ) * ''[[പാരഫ്ലോമിസ് ഇന്റർമീഡിയ]]'' <small>C.Y.Wu & H.W.Li</small> – അൻഹുയി, ഷെജിയാങ് * ''[[പാരഫ്ലോമിസ് ജാവാനിക്ക]]'' <small>(Blume) Prain</small> – ചൈന, ഹിമാലയം, ഇന്തോചൈന, ബോർണിയോ, ജാവ, സുമാത്ര, ഫിലിപ്പീൻസ് * ''[[പാരഫ്ലോമിസ് ജിയാങ്‌യോൻജെൻസിസ്]]'' {{small|X.L.Yu & A.Liu}} – ഹുനാൻ * ''[[പാരഫ്ലോമിസ് ജിങ്‌ഗാങ്‌ഷാനെൻസിസ്]]'' {{small|Boufford, W.B.Liao & W.Y.Zhao}} – ജിയാങ്‌സി * ''[[പാരഫ്ലോമിസ് കൊറിയാന]]'' {{small|S.C.Ko & G.Y.Chung}} – കൊറിയ * ''[[പാരഫ്ലോമിസ് kuankuoshuiensis]]'' {{small|R.B.Zhang, D.Tan & C.B.Ma}} – ഗുയിഷോ * ''[[പാരഫ്ലോമിസ് ക്വാങ്‌ടൻജെൻസിസ്]]'' <small>C.Y.Wu & H.W.Li</small> – ഗുവാങ്‌ഡോങ് * ''[[പാരഫ്ലോമിസ് lanceolata]]'' <small>Hand.-Mazz.</small> – ഗുവാങ്‌ഡോങ്, ഗുവാങ്‌സി, ഹുനാൻ, ജിയാങ്‌സി * ''[[പാരഫ്ലോമിസ് lancidentata]]'' <small>Y.Z.Sun</small> – ഷെജിയാങ്, വിയറ്റ്നാം * ''[[പാരഫ്ലോമിസ് ലോങ്കികലൈക്സ്]]'' {{small|Y.P.Chen & C.L.Xiang}} – ഗുവാങ്‌സി, ഗുയിഷോ * ''[[പാരഫ്ലോമിസ് മെംബ്രനേസിയ]]'' <small>C.Y.Wu & H.W.Li</small> – യുനാനും വിയറ്റ്നാമും * ''[[പാരഫ്ലോമിസ് മോണ്ടിജെന]]'' {{small|(X.H.Guo & S.B.Zhou) J.C.Yuan, Y.P.Chen & C.L.Xiang}} – അൻഹുയി * ''[[പാരഫ്ലോമിസ് മൈറിയോക്ലാഡ]]'' {{small|J.C.Yuan, Y.P.Chen & C.L.Xiang}} – ഗുവാങ്‌ഡോങ് * ''[[പാരഫ്ലോമിസ് നാന]]'' <small>Y.Chen</small> – Chongqing<ref>{{Cite journal |last1=Chen |first1=Yaping |last2=Xiong |first2=Chi |last3=Zhou |first3=Houlin |last4=Chen |first4=Feng |last5=Xiang |first5=Chunlei |date=2022-03-29 |title=Paraphlomis nana (Lamiaceae), a new species from Chongqing, China |url=https://journals.tubitak.gov.tr/botany/abstract.htm?id=30834 |journal=Turkish Journal of Botany |language=English |volume=46 |issue=2 |pages=176–182 |doi=10.55730/1300-008X.2680 |issn=1300-008X |archive-date=2022-04-02 |access-date=2026-06-20 |archive-url=https://web.archive.org/web/20220402012417/https://journals.tubitak.gov.tr/botany/abstract.htm?id=30834 |url-status=dead }}</ref> * ''[[പാരഫ്ലോമിസ് ഒബ്ലോംഗിഫോളിയ]]'' <small>(Blume) Prain</small> – ജാവ, സുമാത്ര, സുലവേസി * ''[[പാരഫ്ലോമിസ് octopus]]'' {{small|Q.Fan, Y.P.Chen & Ying Liu}} – ഗ്വാങ്‌സിയും ഗ്വാങ്‌ഡോങ്ങും * ''[[പാരഫ്ലോമിസ് പാർവിഫ്ലോറ]]'' <small>C.Y.Wu & H.W.Li</small> – തായ്‌വാൻ * ''[[പാരഫ്ലോമിസ് പേറ്റന്റിസെറ്റുലോസ ]]'' <small>C.Y.Wu</small> – ഗുവാങ്‌ഡോങ് * ''[[പാരഫ്ലോമിസ് പൗസിസെറ്റോസ]]'' <small>C.Y.Wu</small> – ഗ്വാങ്‌സി * ''[[പാരഫ്ലോമിസ് ക്വിൻഗ്യുവാൻസിസ്]]'' {{small|W.Y.Zhao, R.M.Wu & Q.Fan}} – ഗുവാങ്‌ഡോങ് * ''[[പാരഫ്ലോമിസ് റിഫ്ലെക്സ]]'' <small>C.Y.Wu & H.W.Li</small> – ജിയാങ്‌സി * ''[[പാരഫ്ലോമിസ് സെറ്റികലിക്സ്]]'' <small>C.Y.Wu</small> – Guangxi * ''[[പാരഫ്ലോമിസ് സെറ്റുലോസ]]'' <small>C.Y.Wu & H.W.Li</small> – അൻഹുയി, ജിയാങ്‌സി * ''[[പാരഫ്ലോമിസ് ഷൺചേഞ്ചെൻസിസ്]]'' <small>Z.Y.Li & M.S.Li</small> – തെക്കുകിഴക്കൻ ചൈന * ''[[പാരഫ്ലോമിസ് സ്ട്രിക്റ്റിഫ്ലോറ]]'' {{small|J.C.Yuan, B.Chen & C.L.Xiang}} – ഗുയിഷോ * ''[[പാരഫ്ലോമിസ് സബ്കോറിയേഷ്യ]]'' <small>C.Y.Wu</small> – ഗ്വാങ്‌സിയും ഗ്വാങ്‌ഡോങ്ങും * ''[[പാരഫ്ലോമിസ് സെചുവാനെൻസിസ്]]'' {{small|(C.Y.Wu) J.C.Yuan, Y.P.Chen & C.L.Xiang}} – ചോങ്‌കിംഗ് * ''[[പാരഫ്ലോമിസ് ടോമെന്റോസോകാപ്പിറ്റാറ്റ]]'' <small>Yamam.</small> – തായ്‌വാൻ * ''[[പാരഫ്ലോമിസ് ട്യൂബറിഫെറ]]'' {{small|(Makino) J.C.Yuan, Y.P.Chen & C.L.Xiang}} – ജപ്പാൻ(തെക്കൻ Kyushu), റ്യുക്യു ദ്വീപുകൾ, തായ്‌വാൻ, തെക്കുകിഴക്കൻ ചൈന * ''[[പാരഫ്ലോമിസ് യാങ്‌സോയെൻസിസ്]]'' {{small|(Y.Z.Sun) J.C.Yuan, Y.P.Chen & C.L.Xiang}} – ഗ്വാങ്‌സി * ''[[പാരഫ്ലോമിസ് യിങ്ഡീൻസിസ്]]'' {{small|W.Y.Zhao, Y.Q.Li & Q.Fan}} – ഗുവാങ്‌ഡോങ് * ''[[പാരഫ്ലോമിസ് യുയാങ്കൻസിസ്]]'' {{small|H.Jiang, R.B.Zhang & Tan Deng}} – ചോങ്‌കിംഗ് ==അവലംബം== {{Reflist}} {{Taxonbar|from=Q9055482}} [[വർഗ്ഗം:ലാമിയേസി]] sdnoidgj2w5p7gx2w6vm26guxcivd6u റോബ്ലോക്സ് 0 668972 4634083 4633974 2026-06-28T12:38:33Z Sai K shanmugam 24791 4634083 wikitext text/x-wiki {{Infobox video game | italic title = no | title = {{noitalics|Roblox}} | caption = Logo used since 2022 | image = Roblox Logo 2022.svg{{!}}class=skin-invert<!-- While a new app icon was introduced in 2024, this logo is utilized for far more things—including the website—and does a better job representing Roblox as a whole. The app icon is currently used in the overview section. --> | developer = [[Roblox Corporation]] | released = {{collapsible list|title={{nobold|September 1, 2006}}|{{Unbulleted list |'''Windows'''|September 1, 2006 |'''iOS'''|December 11, 2012 |'''Android'''|July 16, 2014 |'''Xbox One'''|November 20, 2015 |'''Meta Quest 2''', '''Quest Pro'''|September 2023 |'''PS4'''|October 10, 2023 |'''PS5'''|April 14, 2026 }}}} | genre = [[Game creation system]], [[massively multiplayer online game]] | platforms = {{ubl|[[Windows]]|[[macOS]]|[[iOS]]|[[Android (operating system)|Android]]|[[Xbox One]]|[[Quest 2|Meta Quest 2]]|[[Meta Quest Pro]]|[[PlayStation 4]]|[[PlayStation 5]]}}<!-- [[MOS:VGPLATFORMS]] mandates that a platform which did not receive a native release do not belong in the infobox. Therefore, Xbox Series X/S should be excluded, as it did not receive a native release independent from the Xbox One release. --> | designer = [[David Baszucki]]<br />Erik Cassel | modes = [[Single-player]], [[multiplayer]] | publisher = Roblox Corporation }} [[വീഡിയോ ഗെയിമുകളുടെ ചരിത്രം|ഗെയിമുകൾ]] നിർമ്മിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിൽ [[റോബ്ലോക്സ് കോർപ്പറേഷൻ]] നിർമ്മിച്ച ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവുമാണ് '''റോബ്ലോക്സ്''' (''/ˈroʊ.blɒks/ ⓘ, റോ-ബ്ലോക്സ്'' ). 2004-ൽ [[ഡേവിഡ് ബസുക്കി]], [[എറിക് കാസൽ]] എന്നിവർ ചേർന്ന് നിർമിച്ച ഈ സംവിധാനം 2006-ലാണ് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയത്. 2025 ഫെബ്രുവരി വരെ, 85.3 ദശലക്ഷം ഉപയോക്താക്കളാണ് റോബ്ലോക്സിനുള്ളത്. 16 വയസ്സിൽ താഴെയുള്ള അമേരിക്കൻ കുട്ടികളുടെ പകുതിയും റോബ്ലോക്സ് ഉപയോഗിക്കുന്നവരാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലക്ഷക്കണക്കിന് ഗെയിമുകൾ ലഭ്യമായിട്ടുള്ള റോബ്ലോക്സ് പ്ലാറ്റ്ഫോം, [[ലുവ]] എന്ന പ്രോഗ്രാമിങ് ഭാഷയും റോബ്ലോക്സ് സ്റ്റുഡിയോ എന്ന തനത് ഗെയിം എഞ്ചിനും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ സൗജന്യമാണെങ്കിലും, "റോബക്സ്" എന്ന് പേരുള്ള വിർച്വൽ കറൻസി ഉപയോഗിച്ച് ഗെയിമുകൾക്കുള്ളിൽ ഫീച്ചറുകൾ വാങ്ങാനും, റോബക്സ് ഈടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഗെയിമുകൾക്കുള്ളിൽ നിർമ്മിക്കാൻ ഗെയിം സൃഷ്ടാക്കൾക്കും സാധിക്കും. റോബക്സിനെയും അതുപയോഗിച്ച് വാങ്ങാവുന്ന വസ്തുക്കളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ വിർച്വൽ എക്കോണമിയും റോബ്ലോക്സിന്റെ ഭാഗമാണ്. "ഡെവലപ്പർ എക്സ്ചേഞ്ച്" എന്ന സംവിധാനം വഴി, ഗെയിം സ്രഷ്ടാക്കൾക്ക് അവർ സമ്പാദിച്ച റോബക്സുകൾ യഥാർത്ഥ നാണയങ്ങളാക്കാനുള്ള സംവിധാനവുമുണ്ട്. അഡ്വെർഗെയിംസ്, ഇവന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിർച്വൽ പരിപാടികളും ഈ ആപ്ലിക്കേഷന്റെ ഭാഗമാണ്. കമ്പനിയായും ഗെയിമിങ് ശൃംഖലയായും ചെറിയ തലത്തിൽ തുടങ്ങിയ റോബ്ലോക്സ് പ്ലാറ്റ്ഫോം, 2010-കളുടെ രണ്ടാം പകുതിയിൽ വലിയ പുരോഗതി കൈവരിച്ചു. തുടർന്ന്, [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്-19 വ്യാപനസമയത്താണ്]] ഈ പ്ലാറ്റ്ഫോമിന് ഉപയോഗത്തിൽ ക്രമാതീതമായ വളർച്ച ഉണ്ടാവുന്നത്. 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു. വിമർശകരുടെ വിലയിരുത്തലുകൾ അനുകൂലമായിരുന്നെങ്കിലും, ഗെയിമുകളിൽ കടന്നുവരുന്ന ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങളും, തീവ്രമായ രാഷ്ട്രീയ പ്രമേയങ്ങളും ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളോടും, മൈക്രോട്രാൻസാക്ഷനുകൾ ഉപയോഗപ്പെടുത്തുന്നതിലുമുള്ള ചൂഷണത്തിന്റെ രീതിയിലുള്ള സമീപനങ്ങളും വിമർശനവിധേയമായിട്ടുണ്ട്. [[ചൈന]], [[ഈജിപ്റ്റ്|ഈജിപ്ത്]], [[തുർക്കി]], [[ഇറാഖ്‌|ഇറാഖ്]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്ലാറ്റ്ഫോം പൂർണമായി നിരോധിക്കുകയും നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. == ഘടന == യൂസർ-ജനറേറ്റഡ് ഉള്ളടക്കങ്ങളെയും ഗെയിമുകളെയും ആസ്പദമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവും അടങ്ങുന്നതാണ് റോബ്ലോക്സ്. റോബ്ലോക്സ് സ്റ്റുഡിയോ എന്ന ഗെയിം എഞ്ചിൻ ഉപയോഗിച്ചാണ് ഇതിനുള്ളിലെ ഗെയിമുകളുടെ നി‌ർമ്മാണം. നിർമ്മിച്ച ഗെയിമുകൾ, മറ്റ് ഉപയോക്താക്കൾക്കായി പങ്കുവെക്കാൻ സാധിക്കും. ജയിലിൽ നിന്ന് രക്ഷപ്പെടുന്നത് മുതൽ, വിവിധ കഥാപാത്രങ്ങൾ കടന്നുവരുന്നത് ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്ക വിഭാഗങ്ങൾ ഈ ഗെയിമുകൾക്ക് ഉണ്ടാകാറുണ്ട്. കുടുംബ-സൗഹൃദപരമായി, ഉപയോക്താക്കൾക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം, നിലവിൽ പ്രധാനപ്പെട്ട ഒരു മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം (MMOG) ആയും വിലയിരുത്തപ്പെടുന്നു. ഗെയിം ഉപയോഗം സൗജന്യമാണെങ്കിലും, യഥാർത്ഥ നാണയമുപയോഗിച്ച് വാങ്ങാവുന്ന 'റോബക്സ്' എന്ന് പേരുള്ള വിർച്വൽ കറൻസിയും ഈ ഗെയിമുകളുടെ പ്രധാന ഘടകമാണ്. പ്ലാറ്റ്ഫോമിലെ വിർച്വൽ കഥാപാത്രങ്ങളിൽ (അവതാർ) ഉപയോഗിക്കാവുന്ന വിർച്വൽ വസ്തുക്കൾ വാങ്ങാനോ, പണമടച്ച് മാത്രം ഉപയോഗിക്കാവുന്ന ഗെയിമുകൾ ഉപയോഗിക്കാനോ റോബ്ക്സ് ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾ നിർമ്മിക്കുന്ന ഗെയിമുകളാണെങ്കിൽക്കൂടി, ഇവയിൽ കഥാപാത്രങ്ങൾക്ക് ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളും റോബ്ലോക്സ് തന്നെ നിർമ്മിച്ചവയുമാണ്. 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി ഗെയിം സ്രഷ്ടാക്കൾക്ക് അവർ സ്വന്തമാക്കിയ റോബക്സ് കറൻസികൾ യഥാ‌ർത്ഥ നാണയങ്ങളാക്കി മാറ്റാനും സാധിക്കും. കൂടാതെ, മാസം തോറും ലഭ്യമാക്കാറുള്ള 'റോബ്ലോക്സ് പ്ലസ്' എന്ന സേവനം വഴി ഇതിന്റെ വരിക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാറുണ്ട്. == അവലംബം == <references /> mwru9yv79e2fex04v6wsjwego5sc9f7 4634086 4634083 2026-06-28T12:43:08Z Sai K shanmugam 24791 4634086 wikitext text/x-wiki {{Infobox video game | italic title = no | title = {{noitalics|Roblox}} | caption = Logo used since 2022 | image = Roblox Logo 2022.svg{{!}}class=skin-invert<!-- While a new app icon was introduced in 2024, this logo is utilized for far more things—including the website—and does a better job representing Roblox as a whole. The app icon is currently used in the overview section. --> | developer = [[Roblox Corporation]] | released = {{collapsible list|title={{nobold|September 1, 2006}}|{{Unbulleted list |'''Windows'''|September 1, 2006 |'''iOS'''|December 11, 2012 |'''Android'''|July 16, 2014 |'''Xbox One'''|November 20, 2015 |'''Meta Quest 2''', '''Quest Pro'''|September 2023 |'''PS4'''|October 10, 2023 |'''PS5'''|April 14, 2026 }}}} | genre = [[Game creation system]], [[massively multiplayer online game]] | platforms = {{ubl|[[Windows]]|[[macOS]]|[[iOS]]|[[Android (operating system)|Android]]|[[Xbox One]]|[[Quest 2|Meta Quest 2]]|[[Meta Quest Pro]]|[[PlayStation 4]]|[[PlayStation 5]]}}<!-- [[MOS:VGPLATFORMS]] mandates that a platform which did not receive a native release do not belong in the infobox. Therefore, Xbox Series X/S should be excluded, as it did not receive a native release independent from the Xbox One release. --> | designer = [[David Baszucki]]<br />Erik Cassel | modes = [[Single-player]], [[multiplayer]] | publisher = Roblox Corporation }} [[വീഡിയോ ഗെയിമുകളുടെ ചരിത്രം|ഗെയിമുകൾ]] നിർമ്മിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിൽ [[റോബ്ലോക്സ് കോർപ്പറേഷൻ]] നിർമ്മിച്ച ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവുമാണ് '''റോബ്ലോക്സ്''' (''/ˈroʊ.blɒks/ ⓘ, റോ-ബ്ലോക്സ്'' ). 2004-ൽ [[ഡേവിഡ് ബസുക്കി]], [[എറിക് കാസൽ]] എന്നിവർ ചേർന്ന് നിർമിച്ച ഈ സംവിധാനം 2006-ലാണ് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയത്. 2025 ഫെബ്രുവരി വരെ, 85.3 ദശലക്ഷം ഉപയോക്താക്കളാണ് റോബ്ലോക്സിനുള്ളത്. 16 വയസ്സിൽ താഴെയുള്ള അമേരിക്കൻ കുട്ടികളുടെ പകുതിയും റോബ്ലോക്സ് ഉപയോഗിക്കുന്നവരാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലക്ഷക്കണക്കിന് ഗെയിമുകൾ ലഭ്യമായിട്ടുള്ള റോബ്ലോക്സ് പ്ലാറ്റ്ഫോം, [[ലുവ]] എന്ന പ്രോഗ്രാമിങ് ഭാഷയും റോബ്ലോക്സ് സ്റ്റുഡിയോ എന്ന തനത് ഗെയിം എഞ്ചിനും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ സൗജന്യമാണെങ്കിലും, "റോബക്സ്" എന്ന് പേരുള്ള വിർച്വൽ കറൻസി ഉപയോഗിച്ച് ഗെയിമുകൾക്കുള്ളിൽ ഫീച്ചറുകൾ വാങ്ങാനും, റോബക്സ് ഈടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഗെയിമുകൾക്കുള്ളിൽ നിർമ്മിക്കാൻ ഗെയിം സൃഷ്ടാക്കൾക്കും സാധിക്കും. റോബക്സിനെയും അതുപയോഗിച്ച് വാങ്ങാവുന്ന വസ്തുക്കളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ വിർച്വൽ എക്കോണമിയും റോബ്ലോക്സിന്റെ ഭാഗമാണ്. "ഡെവലപ്പർ എക്സ്ചേഞ്ച്" എന്ന സംവിധാനം വഴി, ഗെയിം സ്രഷ്ടാക്കൾക്ക് അവർ സമ്പാദിച്ച റോബക്സുകൾ യഥാർത്ഥ നാണയങ്ങളാക്കാനുള്ള സംവിധാനവുമുണ്ട്. അഡ്വെർഗെയിംസ്, ഇവന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിർച്വൽ പരിപാടികളും ഈ ആപ്ലിക്കേഷന്റെ ഭാഗമാണ്. കമ്പനിയായും ഗെയിമിങ് ശൃംഖലയായും ചെറിയ തലത്തിൽ തുടങ്ങിയ റോബ്ലോക്സ് പ്ലാറ്റ്ഫോം, 2010-കളുടെ രണ്ടാം പകുതിയിൽ വലിയ പുരോഗതി കൈവരിച്ചു. തുടർന്ന്, [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്-19 വ്യാപനസമയത്താണ്]] ഈ പ്ലാറ്റ്ഫോമിന് ഉപയോഗത്തിൽ ക്രമാതീതമായ വളർച്ച ഉണ്ടാവുന്നത്. 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു. വിമർശകരുടെ വിലയിരുത്തലുകൾ അനുകൂലമായിരുന്നെങ്കിലും, ഗെയിമുകളിൽ കടന്നുവരുന്ന ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങളും, തീവ്രമായ രാഷ്ട്രീയ പ്രമേയങ്ങളും ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളോടും, മൈക്രോട്രാൻസാക്ഷനുകൾ ഉപയോഗപ്പെടുത്തുന്നതിലുമുള്ള ചൂഷണത്തിന്റെ രീതിയിലുള്ള സമീപനങ്ങളും വിമർശനവിധേയമായിട്ടുണ്ട്. [[ചൈന]], [[ഈജിപ്റ്റ്|ഈജിപ്ത്]], [[തുർക്കി]], [[ഇറാഖ്‌|ഇറാഖ്]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്ലാറ്റ്ഫോം പൂർണമായി നിരോധിക്കുകയും നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. == ഘടന == [[പ്രമാണം:Roblox_(2025)_(App_Icon).svg|ലഘുചിത്രം|125x125ബിന്ദു|2025 മുതലുള്ള റോബ്ലോക്സിന്റെ ആപ്പ് ഐക്കൺ]] യൂസർ-ജനറേറ്റഡ് ഉള്ളടക്കങ്ങളെയും ഗെയിമുകളെയും ആസ്പദമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവും അടങ്ങുന്നതാണ് റോബ്ലോക്സ്.<ref name=":17">{{Cite web|url=https://www.digitaltrends.com/gaming/what-is-roblox/|title=What is Roblox?|access-date=February 4, 2025|last=Yaden|first=Joseph|date=May 3, 2020|website=[[Digital Trends]]|language=en|archive-url=https://web.archive.org/web/20200530125358/https://www.digitaltrends.com/gaming/what-is-roblox/|archive-date=May 30, 2020|url-status=live}}</ref><ref name=":12">{{Cite web|url=https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|title=How Roblox avoided the gaming graveyard and grew into a $2.5B company|access-date=August 28, 2020|last=Morrison|first=Sherwood|date=July 12, 2019|website=[[TechCrunch]]|archive-url=https://web.archive.org/web/20200815205813/https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|archive-date=August 15, 2020|url-status=live}}</ref> റോബ്ലോക്സ് സ്റ്റുഡിയോ എന്ന ഗെയിം എഞ്ചിൻ ഉപയോഗിച്ചാണ് ഇതിനുള്ളിലെ ഗെയിമുകളുടെ നി‌ർമ്മാണം.<ref>{{Cite news|last=Dredge|first=Stuart|date=September 29, 2019|title=All you need to know about Roblox|url=https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|access-date=April 21, 2020|work=[[The Guardian]]|archive-date=April 20, 2020|archive-url=https://web.archive.org/web/20200420184132/https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|url-status=live}}</ref> നിർമ്മിച്ച ഗെയിമുകൾ, മറ്റ് ഉപയോക്താക്കൾക്കായി പങ്കുവെക്കാൻ സാധിക്കും.<ref name=":172" /> ജയിലിൽ നിന്ന് രക്ഷപ്പെടുന്നത് മുതൽ, വിവിധ കഥാപാത്രങ്ങൾ കടന്നുവരുന്നത് ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്ക വിഭാഗങ്ങൾ ഈ ഗെയിമുകൾക്ക് ഉണ്ടാകാറുണ്ട്.<ref name="takahashi">{{Cite web|url=https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|title=Roblox's 10 biggest games of all time — each with more than a billion plays|access-date=April 22, 2020|last=Takahashi|first=Dean|date=December 9, 2019|website=[[VentureBeat]]|archive-url=https://web.archive.org/web/20210829234431/https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|archive-date=August 29, 2021|url-status=live}}</ref> കുടുംബ-സൗഹൃദപരമായി, ഉപയോക്താക്കൾക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം, നിലവിൽ പ്രധാനപ്പെട്ട ഒരു മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം (MMOG) ആയും വിലയിരുത്തപ്പെടുന്നു.<ref name=":26">{{Cite web|url=https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|title=MMO Family: Winter fun and cool cash in Roblox|access-date=February 5, 2025|last=Bryan|first=Karen|date=February 13, 2014|website=[[Engadget]]|language=en-US|archive-url=https://web.archive.org/web/20240522025049/https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|archive-date=May 22, 2024|url-status=live}}</ref> ഗെയിം ഉപയോഗം സൗജന്യമാണെങ്കിലും, യഥാർത്ഥ നാണയമുപയോഗിച്ച് വാങ്ങാവുന്ന 'റോബക്സ്' എന്ന് പേരുള്ള വിർച്വൽ കറൻസിയും ഈ ഗെയിമുകളുടെ പ്രധാന ഘടകമാണ്.<ref name=":173" /> പ്ലാറ്റ്ഫോമിലെ വിർച്വൽ കഥാപാത്രങ്ങളിൽ (അവതാർ) ഉപയോഗിക്കാവുന്ന വിർച്വൽ വസ്തുക്കൾ വാങ്ങാനോ, പണമടച്ച് മാത്രം ഉപയോഗിക്കാവുന്ന ഗെയിമുകൾ ഉപയോഗിക്കാനോ റോബ്ക്സ് ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾ നിർമ്മിക്കുന്ന ഗെയിമുകളാണെങ്കിൽക്കൂടി, ഇവയിൽ കഥാപാത്രങ്ങൾക്ക് ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളും റോബ്ലോക്സ് തന്നെ നിർമ്മിച്ചവയുമാണ്.<ref name="NYTimes">{{Cite news|last=Browning|first=Kellen|date=August 16, 2020|title=You May Not Know This Pandemic Winner, but Your Tween Probably Does|url=https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|url-access=subscription|url-status=live|archive-url=https://web.archive.org/web/20200816195005/https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|archive-date=August 16, 2020|access-date=August 17, 2020|work=[[The New York Times]]}}</ref><ref name=":18">{{Cite news|last1=givenothingback|last2=Captain_Rando|date=August 16, 2019|title=Paving the Road to a User-Generated Catalog|url=https://blog.roblox.com/2019/08/paving-road-user-generated-catalog/|url-status=dead|archive-url=https://web.archive.org/web/20191115092828/http://blog.roblox.com/2019/08/paving-road-user-generated-catalog/|archive-date=November 15, 2019|access-date=June 4, 2020|website=Roblox Blog|language=en-US}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി ഗെയിം സ്രഷ്ടാക്കൾക്ക് അവർ സ്വന്തമാക്കിയ റോബക്സ് കറൻസികൾ യഥാ‌ർത്ഥ നാണയങ്ങളാക്കി മാറ്റാനും സാധിക്കും.<ref name=":24">{{Cite web|url=https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|title=Roblox developers to earn real currency on PC later this year|access-date=February 4, 2025|last=Astle|first=Aaron|date=September 9, 2024|website=[[Pocket Gamer|PocketGamer.biz]]|language=en|archive-url=https://web.archive.org/web/20240909200015/https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|archive-date=September 9, 2024|url-status=live}}</ref> കൂടാതെ, മാസം തോറും ലഭ്യമാക്കാറുള്ള 'റോബ്ലോക്സ് പ്ലസ്' എന്ന സേവനം വഴി ഇതിന്റെ വരിക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാറുണ്ട്.<ref name=":49">{{Cite web|url=https://www.gamesindustry.biz/roblox-unveils-new-subscription-service-roblox-plus|title=Roblox unveils new subscription service Roblox Plus|access-date=2026-05-23|last=Blake|first=Vikki|date=2026-04-13|website=GamesIndustry.biz|language=en}}</ref> == അവലംബം == <references /> kk9xpvf2n5l9561e6sd8cxantv7pp3l 4634103 4634086 2026-06-28T13:50:38Z Sai K shanmugam 24791 4634103 wikitext text/x-wiki {{Prettyurl|Roblox}}{{Infobox video game | italic title = no | title = {{noitalics|റോബ്ലോക്സ്}} | caption = റോബ്ലോക്സ് ലോഗോ (2022 മുതൽ) | image = Roblox Logo 2022.svg{{!}}class=skin-invert<!-- While a new app icon was introduced in 2024, this logo is utilized for far more things—including the website—and does a better job representing Roblox as a whole. The app icon is currently used in the overview section. --> | developer = [[റോബ്ലോക്സ് കോർപ്പറേഷൻ]] | released = {{collapsible list|title={{nobold|September 1, 2006}}|{{Unbulleted list |'''Windows'''|September 1, 2006 |'''iOS'''|December 11, 2012 |'''Android'''|July 16, 2014 |'''Xbox One'''|November 20, 2015 |'''Meta Quest 2''', '''Quest Pro'''|September 2023 |'''PS4'''|October 10, 2023 |'''PS5'''|April 14, 2026 }}}} | genre = [[Game creation system]], [[massively multiplayer online game]] | platforms = {{ubl|[[വിൻഡോസ്]]|[[മാക് ഒഎസ്]]|[[ഐ.ഒ.എസ്]]|[[Android (operating system)|ആൻഡ്രോയ്ഡ്]]|[[Xbox One]]|[[Quest 2|മെറ്റ ക്വെസ്റ്റ് 2]]|[[മെറ്റ ക്വെസ്റ്റ് പ്രോ]]|[[PlayStation 4]]|[[PlayStation 5]]}}<!-- [[MOS:VGPLATFORMS]] mandates that a platform which did not receive a native release do not belong in the infobox. Therefore, Xbox Series X/S should be excluded, as it did not receive a native release independent from the Xbox One release. --> | designer = [[David Baszucki]]<br />Erik Cassel | modes = [[Single-player]], [[multiplayer]] | publisher = [[റോബ്ലോക്സ് കോർപ്പറേഷൻ]] }} [[വീഡിയോ ഗെയിമുകളുടെ ചരിത്രം|ഗെയിമുകൾ]] നിർമ്മിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിൽ [[റോബ്ലോക്സ് കോർപ്പറേഷൻ]] നിർമ്മിച്ച ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവുമാണ് '''റോബ്ലോക്സ്''' (''/ˈroʊ.blɒks/ ⓘ, റോ-ബ്ലോക്സ്'' ). 2004-ൽ [[ഡേവിഡ് ബസുക്കി]], [[എറിക് കാസൽ]] എന്നിവർ ചേർന്ന് നിർമിച്ച ഈ സംവിധാനം 2006-ലാണ് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയത്. 2025 ഫെബ്രുവരി വരെ, 85.3 ദശലക്ഷം ഉപയോക്താക്കളാണ് റോബ്ലോക്സിനുള്ളത്. 16 വയസ്സിൽ താഴെയുള്ള അമേരിക്കൻ കുട്ടികളുടെ പകുതിയും റോബ്ലോക്സ് ഉപയോഗിക്കുന്നവരാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലക്ഷക്കണക്കിന് ഗെയിമുകൾ ലഭ്യമായിട്ടുള്ള റോബ്ലോക്സ് പ്ലാറ്റ്ഫോം, [[ലുവ]] എന്ന പ്രോഗ്രാമിങ് ഭാഷയും റോബ്ലോക്സ് സ്റ്റുഡിയോ എന്ന തനത് ഗെയിം എഞ്ചിനും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ സൗജന്യമാണെങ്കിലും, "റോബക്സ്" എന്ന് പേരുള്ള വിർച്വൽ കറൻസി ഉപയോഗിച്ച് ഗെയിമുകൾക്കുള്ളിൽ ഫീച്ചറുകൾ വാങ്ങാനും, റോബക്സ് ഈടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഗെയിമുകൾക്കുള്ളിൽ നിർമ്മിക്കാൻ ഗെയിം സൃഷ്ടാക്കൾക്കും സാധിക്കും. റോബക്സിനെയും അതുപയോഗിച്ച് വാങ്ങാവുന്ന വസ്തുക്കളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ വിർച്വൽ എക്കോണമിയും റോബ്ലോക്സിന്റെ ഭാഗമാണ്. "ഡെവലപ്പർ എക്സ്ചേഞ്ച്" എന്ന സംവിധാനം വഴി, ഗെയിം സ്രഷ്ടാക്കൾക്ക് അവർ സമ്പാദിച്ച റോബക്സുകൾ യഥാർത്ഥ നാണയങ്ങളാക്കാനുള്ള സംവിധാനവുമുണ്ട്. അഡ്വെർഗെയിംസ്, ഇവന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിർച്വൽ പരിപാടികളും ഈ ആപ്ലിക്കേഷന്റെ ഭാഗമാണ്. കമ്പനിയായും ഗെയിമിങ് ശൃംഖലയായും ചെറിയ തലത്തിൽ തുടങ്ങിയ റോബ്ലോക്സ് പ്ലാറ്റ്ഫോം, 2010-കളുടെ രണ്ടാം പകുതിയിൽ വലിയ പുരോഗതി കൈവരിച്ചു. തുടർന്ന്, [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്-19 വ്യാപനസമയത്താണ്]] ഈ പ്ലാറ്റ്ഫോമിന് ഉപയോഗത്തിൽ ക്രമാതീതമായ വളർച്ച ഉണ്ടാവുന്നത്. 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു. വിമർശകരുടെ വിലയിരുത്തലുകൾ അനുകൂലമായിരുന്നെങ്കിലും, ഗെയിമുകളിൽ കടന്നുവരുന്ന ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങളും, തീവ്രമായ രാഷ്ട്രീയ പ്രമേയങ്ങളും ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളോടും, മൈക്രോട്രാൻസാക്ഷനുകൾ ഉപയോഗപ്പെടുത്തുന്നതിലുമുള്ള ചൂഷണത്തിന്റെ രീതിയിലുള്ള സമീപനങ്ങളും വിമർശനവിധേയമായിട്ടുണ്ട്. [[ചൈന]], [[ഈജിപ്റ്റ്|ഈജിപ്ത്]], [[തുർക്കി]], [[ഇറാഖ്‌|ഇറാഖ്]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്ലാറ്റ്ഫോം പൂർണമായി നിരോധിക്കുകയും നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. == ഘടന == [[പ്രമാണം:Roblox_(2025)_(App_Icon).svg|ലഘുചിത്രം|125x125ബിന്ദു|2025 മുതലുള്ള റോബ്ലോക്സിന്റെ ആപ്പ് ഐക്കൺ]] യൂസർ-ജനറേറ്റഡ് ഉള്ളടക്കങ്ങളെയും ഗെയിമുകളെയും ആസ്പദമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവും അടങ്ങുന്നതാണ് റോബ്ലോക്സ്.<ref name=":17">{{Cite web|url=https://www.digitaltrends.com/gaming/what-is-roblox/|title=What is Roblox?|access-date=February 4, 2025|last=Yaden|first=Joseph|date=May 3, 2020|website=[[Digital Trends]]|language=en|archive-url=https://web.archive.org/web/20200530125358/https://www.digitaltrends.com/gaming/what-is-roblox/|archive-date=May 30, 2020|url-status=live}}</ref><ref name=":12">{{Cite web|url=https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|title=How Roblox avoided the gaming graveyard and grew into a $2.5B company|access-date=August 28, 2020|last=Morrison|first=Sherwood|date=July 12, 2019|website=[[TechCrunch]]|archive-url=https://web.archive.org/web/20200815205813/https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|archive-date=August 15, 2020|url-status=live}}</ref> റോബ്ലോക്സ് സ്റ്റുഡിയോ എന്ന ഗെയിം എഞ്ചിൻ ഉപയോഗിച്ചാണ് ഇതിനുള്ളിലെ ഗെയിമുകളുടെ നി‌ർമ്മാണം.<ref>{{Cite news|last=Dredge|first=Stuart|date=September 29, 2019|title=All you need to know about Roblox|url=https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|access-date=April 21, 2020|work=[[The Guardian]]|archive-date=April 20, 2020|archive-url=https://web.archive.org/web/20200420184132/https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|url-status=live}}</ref> നിർമ്മിച്ച ഗെയിമുകൾ, മറ്റ് ഉപയോക്താക്കൾക്കായി പങ്കുവെക്കാൻ സാധിക്കും.<ref name=":172" /> ജയിലിൽ നിന്ന് രക്ഷപ്പെടുന്നത് മുതൽ, വിവിധ കഥാപാത്രങ്ങൾ കടന്നുവരുന്നത് ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്ക വിഭാഗങ്ങൾ ഈ ഗെയിമുകൾക്ക് ഉണ്ടാകാറുണ്ട്.<ref name="takahashi">{{Cite web|url=https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|title=Roblox's 10 biggest games of all time — each with more than a billion plays|access-date=April 22, 2020|last=Takahashi|first=Dean|date=December 9, 2019|website=[[VentureBeat]]|archive-url=https://web.archive.org/web/20210829234431/https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|archive-date=August 29, 2021|url-status=live}}</ref> കുടുംബ-സൗഹൃദപരമായി, ഉപയോക്താക്കൾക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം, നിലവിൽ പ്രധാനപ്പെട്ട ഒരു മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം (MMOG) ആയും വിലയിരുത്തപ്പെടുന്നു.<ref name=":26">{{Cite web|url=https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|title=MMO Family: Winter fun and cool cash in Roblox|access-date=February 5, 2025|last=Bryan|first=Karen|date=February 13, 2014|website=[[Engadget]]|language=en-US|archive-url=https://web.archive.org/web/20240522025049/https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|archive-date=May 22, 2024|url-status=live}}</ref> ഗെയിം ഉപയോഗം സൗജന്യമാണെങ്കിലും, യഥാർത്ഥ നാണയമുപയോഗിച്ച് വാങ്ങാവുന്ന 'റോബക്സ്' എന്ന് പേരുള്ള വിർച്വൽ കറൻസിയും ഈ ഗെയിമുകളുടെ പ്രധാന ഘടകമാണ്.<ref name=":173" /> പ്ലാറ്റ്ഫോമിലെ വിർച്വൽ കഥാപാത്രങ്ങളിൽ (അവതാർ) ഉപയോഗിക്കാവുന്ന വിർച്വൽ വസ്തുക്കൾ വാങ്ങാനോ, പണമടച്ച് മാത്രം ഉപയോഗിക്കാവുന്ന ഗെയിമുകൾ ഉപയോഗിക്കാനോ റോബ്ക്സ് ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾ നിർമ്മിക്കുന്ന ഗെയിമുകളാണെങ്കിൽക്കൂടി, ഇവയിൽ കഥാപാത്രങ്ങൾക്ക് ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളും റോബ്ലോക്സ് തന്നെ നിർമ്മിച്ചവയുമാണ്.<ref name="NYTimes">{{Cite news|last=Browning|first=Kellen|date=August 16, 2020|title=You May Not Know This Pandemic Winner, but Your Tween Probably Does|url=https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|url-access=subscription|url-status=live|archive-url=https://web.archive.org/web/20200816195005/https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|archive-date=August 16, 2020|access-date=August 17, 2020|work=[[The New York Times]]}}</ref><ref name=":18">{{Cite news|last1=givenothingback|last2=Captain_Rando|date=August 16, 2019|title=Paving the Road to a User-Generated Catalog|url=https://blog.roblox.com/2019/08/paving-road-user-generated-catalog/|url-status=dead|archive-url=https://web.archive.org/web/20191115092828/http://blog.roblox.com/2019/08/paving-road-user-generated-catalog/|archive-date=November 15, 2019|access-date=June 4, 2020|website=Roblox Blog|language=en-US}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി ഗെയിം സ്രഷ്ടാക്കൾക്ക് അവർ സ്വന്തമാക്കിയ റോബക്സ് കറൻസികൾ യഥാ‌ർത്ഥ നാണയങ്ങളാക്കി മാറ്റാനും സാധിക്കും.<ref name=":24">{{Cite web|url=https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|title=Roblox developers to earn real currency on PC later this year|access-date=February 4, 2025|last=Astle|first=Aaron|date=September 9, 2024|website=[[Pocket Gamer|PocketGamer.biz]]|language=en|archive-url=https://web.archive.org/web/20240909200015/https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|archive-date=September 9, 2024|url-status=live}}</ref> കൂടാതെ, മാസം തോറും ലഭ്യമാക്കാറുള്ള 'റോബ്ലോക്സ് പ്ലസ്' എന്ന സേവനം വഴി ഇതിന്റെ വരിക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാറുണ്ട്.<ref name=":49">{{Cite web|url=https://www.gamesindustry.biz/roblox-unveils-new-subscription-service-roblox-plus|title=Roblox unveils new subscription service Roblox Plus|access-date=2026-05-23|last=Blake|first=Vikki|date=2026-04-13|website=GamesIndustry.biz|language=en}}</ref> === വിർച്വൽ കറൻസിയും മറ്റിടപാടുകളും === [[പ്രമാണം:Robux_2019_Logo_gold.svg|ലഘുചിത്രം|വിർച്വൽ കറൻസിയായ റോബക്സിന്റെ ലോഗോ]] വിർച്വൽ കറൻസിയായ റോബക്സിനെ ആസ്പദമാക്കിയുള്ള വലിയൊരു സാമ്പത്തികവ്യവസ്ഥ റോബ്ലോക്സിന്റെ ഭാഗമാണ്.<ref name=":19">{{cite news|last1=Vanian|first1=Jonathan|date=September 8, 2023|title=Roblox is letting game creators sell 3D virtual goods as it looks for ways to boost revenue|url=https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|url-status=live|archive-url=https://web.archive.org/web/20240129164330/https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|archive-date=January 29, 2024|access-date=January 29, 2024|work=[[CNBC]]|language=en}}</ref><ref>{{Cite web|url=https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|title=The growing influence of virtual gaming platforms like Roblox on how we interact online|access-date=February 4, 2025|last=Coulter|first=Natalie|date=July 1, 2024|website=The Conversation|language=en-US|archive-url=https://web.archive.org/web/20250106164752/https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|archive-date=January 6, 2025|url-status=live}}</ref> ഈ കറൻസി ഉപയോഗിച്ച് ഉപയോക്താക്കൾ വിർച്വൽ വസ്തുക്കൾ വിൽക്കാനും, വാങ്ങാനും സാധിക്കും.<ref name="NYTimes2" /> റോബ്ക്സും മറ്റ് സൗകര്യങ്ങളും വാങ്ങുമ്പോൾ വിലക്കുറവ് ലഭ്യമാക്കുന്ന 'റോബ്ലോക്സ് പ്ലസ്' എന്ന സേവനവും റോബ്ലോക്സ് ലഭ്യമാക്കാറുണ്ട്. ഇതിലൂടെ ഉപയോക്തൃ-നിർമിതമായ ഉള്ളടക്കങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കും.<ref name=":492" /><ref name=":50">{{Cite news|last=Carpenter|first=Lincoln|date=2026-04-10|title=Roblox unveils new Roblox Plus monthly subscription that pays creators who get players to sign up for the new Roblox Plus monthly subscription|url=https://www.pcgamer.com/software/platforms/roblox-unveils-new-roblox-plus-monthly-subscription-that-pays-creators-who-get-players-to-sign-up-for-the-new-roblox-plus-monthly-subscription/|access-date=2026-05-23|work=PC Gamer|language=en}}</ref> ഗെയിമുകൾക്ക് സമാനമായി, റോബ്ലോക്സിലെ ഭൂരിഭാഗം വസ്തുക്കളും ഉപയോക്തൃ-നിർമിതമാണ്.<ref name=":182" /><ref name=":19" /> ആദ്യഘട്ടത്തിൽ റോബ്ലോക്സ് ഡെവലപ്പർമാർക്ക് മാത്രമേ അവതാറുകളെ സൃഷ്ടിക്കാൻ കഴിയുമായിരുന്നുള്ളൂവെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ പ്ലാറ്റ്ഫോം കൈവരിച്ച പുരോഗതികൾക്കൊപ്പം ഉപയോക്താക്കൾക്ക് നിർമ്മിക്കാവുന്ന ഉള്ളടക്കങ്ങളുടെ ശേഷിയും വർധിക്കുകയായിരുന്നു.<ref name=":20">{{cite news|last1=Peters|first1=Jay|date=August 16, 2023|title=Roblox is about to let users sell custom-made avatar bodies and heads|url=https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> 2019 മുതൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് അവതാർ ഉപകരണങ്ങളും അനിമേഷനുകളും,<ref name=":182" /> ബണ്ടിലുകളും പുറത്തിറക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു.<ref name=":19" /><ref>{{cite news|last1=Fragen|first1=Jordan|date=August 16, 2023|title=Roblox adds avatar bodies and heads to UGC marketplace|url=https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|url-status=live|archive-url=https://web.archive.org/web/20240129164330/https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|archive-date=January 29, 2024|access-date=January 29, 2024|work=[[VentureBeat]]}}</ref><ref name=":20" /> റോബ്ലോക്സിലുള്ള ചില വസ്തുക്കൾക്ക് 'ലിമിറ്റഡ്' ആയ ലഭ്യതയാണുള്ളത്. ഇവയ്ക്ക് സ്ഥിരമായ വിലയ്ക്ക് പ്രകാരം ആവശ്യമേറുന്നതനുസരിച്ച് മാറുന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിവേഗ കൈമാറ്റം സാധ്യമല്ലാത്ത ടോക്കണുകൾക്ക് സമാനമാണ് ഈ വസ്തുക്കളുടെ കൈമാറ്റം. ഏകദേശം 10 ലക്ഷത്തിലധികം റോബക്സ് നാണയങ്ങളാണ് സാധാരണയായി ഇവയുടെ വിലയായി നിശ്ചയിക്കാറുള്ളത്.<ref name=":21">{{cite news|last1=Peters|first1=Jay|date=April 14, 2023|title=Roblox creators can now make and sell limited-run avatar gear|url=https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> വസ്തുക്കളുടെ ആദ്യ വില്പന പൂർത്തിയായി അവ കിട്ടാതെയായാൽ, ഉപയോക്താക്കൾക്ക് കൂടിയ വിലയ്ക്ക് ഇവ വീണ്ടും വിൽക്കാനും സാധിക്കും.<ref name=":22">{{Cite web|url=https://www.pcgamesn.com/roblox/trading-feature|title=New Roblox trading feature makes it easier to exchange items|access-date=February 4, 2025|last=Meers|first=Whitney|date=August 18, 2022|website=[[PCGamesN]]|language=en-US|archive-url=https://web.archive.org/web/20240813162430/https://www.pcgamesn.com/roblox/trading-feature|archive-date=August 13, 2024|url-status=live}}</ref> സജീവമായ റോബ്ലോക്സ് പ്ലസ് വരിക്കാർക്ക് അവർക്കിടയിൽ ഇത്തരം ലിമിറ്റഡ് വസ്തുക്കൾ വിൽക്കാനും സാധിക്കും.<ref name=":50" /> ഔദ്യോഗികമായി നിർമ്മിച്ച വസ്തുക്കൾക്ക് മാത്രമാണ് ഈ കൈമാറ്റം സാധ്യമാവുക, ഉപയോക്തൃ-നിർമിതമായ വസ്തുക്കൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യാൻ കഴിയില്ല.<ref>{{cite news|date=April 6, 2023|title=Roblox UGC limiteds are now available in the marketplace|url=https://www.pockettactics.com/roblox/ugc-limiteds|url-status=live|archive-url=https://web.archive.org/web/20230716014241/https://www.pockettactics.com/roblox/ugc-limiteds|archive-date=July 16, 2023|access-date=July 16, 2023|work=[[Pocket Tactics]]}}</ref> ഒറ്റത്തവണ വാങ്ങാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.<ref>{{Cite web|url=https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|title=Why is kids' video game Roblox worth $38 billion and what do parents need to know?|access-date=March 28, 2021|last1=Carter|first1=Marcus|last2=Mavoa|first2=Jane|date=March 17, 2021|website=[[The Conversation (website)|The Conversation]]|archive-url=https://web.archive.org/web/20210419052345/https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|archive-date=April 19, 2021|url-status=live}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി, ഇവർക്ക്, റോബക്സിനെ യഥാർത്ഥ നാണയമാക്കി കൈവശപ്പെടുത്താനും സാധിക്കും.<ref>{{Cite web|url=https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|title=18 year olds are making $10K a month from user-generated games in Roblox|access-date=February 4, 2025|last=Takahashi|first=Dean|date=May 1, 2014|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20231202002538/https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|archive-date=December 2, 2023|url-status=live}}</ref> കുറഞ്ഞത് 30,000 റോബക്സെങ്കിലും ഇതിനായി ഉണ്ടായിരിക്കേണ്ടതാണ്.<ref name=":242" /> 2020-ൽ, ഏതാണ്ട് 345,000 ഗെയിം ഡെവലപ്പർമാർ ഈ പ്ലാറ്റ്ഫോമിലൂടെ പണം സമ്പാദിക്കുന്നുണ്ടെന്ന് റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study">{{Cite web|url=https://docsend.com/view/yytafca42a83pbgq|title=Dubit Guide to Roblox for Brands|access-date=July 10, 2020|last1=Douthwaite|first1=Andrew|last2=Warneford|first2=Matthew|year=2020|website=DocSend|publisher=[[Dubit Limited]]|page=5|archive-url=https://web.archive.org/web/20200711070429/https://docsend.com/view/yytafca42a83pbgq|archive-date=July 11, 2020|last3=Pierce|first3=Matt|url-status=live}}</ref> അവതാർ വസ്തുക്കൾ നിർമ്മിക്കുന്നത് വഴിയും ലാഭമുണ്ടാക്കാൻ സാധിക്കും. ഉപയോക്താക്കളിൽ പലരും ഈ വസ്തുക്കൾ രൂപകല്പന ചെയ്യുന്നത് പൂർണസമയ തൊഴിലായി തന്നെ ചെയ്യാൻ തുടങ്ങിയെന്നും റോബ്ലോക്സ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. $100,000 വരെ ഈ സ്രഷ്ടാക്കൾ റോബ്ലോക്സ് പ്ലാറ്റ്ഫോം വഴി സമ്പാദിക്കാറുണ്ടെന്നും ഔദ്യോഗിക പ്രസ്താവനകൾ സൂചിപ്പിക്കുന്നു.<ref>{{Cite web|url=https://www.cnbc.com/2024/05/30/22-year-old-makes-over-100000-a-year-on-roblox-without-a-college-degree.html|title=22-year-old turned Roblox side hustle into a business bringing in over $100,000 a year|access-date=March 15, 2025|last=Smith|first=Morgan|date=May 30, 2024|website=CNBC|language=en}}</ref> സൗജന്യമായി റോബക്സ് ലഭ്യമാക്കും എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മെസ്സേജുകളും വെബ്സൈറ്റുകളും ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള തട്ടിപ്പുകളും ഈ പ്ലാറ്റ്ഫോമിന്റെ ഉപയോഗങ്ങളുടെ ഭാഗമാണ്.<ref>{{Cite news|last=Han|first=Nydia|date=June 15, 2018|title=Action News Troubleshooters: Spotting video game scams|url=https://6abc.com/video-games-roblox-robux-fortnight/3603994/|url-status=live|archive-url=https://web.archive.org/web/20210127235823/https://6abc.com/video-games-roblox-robux-fortnight/3603994/|archive-date=January 27, 2021|access-date=September 4, 2020|work=[[WPVI-TV]]}}</ref> കൂടാതെ, റോബ്ലോക്സ് അക്കൗണ്ടുകൾ അനധികൃതമായി കൈവശപ്പെടുത്തി, അവ വിൽക്കുന്ന 'ബീമറുകൾ' എന്ന പേരിൽ അറിയപ്പെടുന്നവരുമുണ്ട്. ഫിഷിംഗ് വെബ്സൈറ്റുകളോ ഉപയോക്താക്കളുടെ [[HTTP cookie#Cookie theft and session hijacking|സെഷൻ ടോക്കണുകൾ]] കൈക്കലാക്കിയോ ആണ് ഈ തട്ടിപ്പുകൾ സാധാരണ നടക്കാറുള്ളത്.<ref>{{Cite news|last=Chalk|first=Andy|date=February 14, 2022|title=A new report on Roblox reveals how hackers and scammers are continuing to rip off kids|url=https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|url-status=live|archive-url=https://web.archive.org/web/20230706072658/https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|archive-date=July 6, 2023|access-date=July 10, 2023|work=[[PC Gamer]]|language=en}}</ref> അക്കൗണ്ടിലേക്ക് കയറിക്കഴിഞ്ഞാൽ, അതിലുള്ള വിലപിടിപ്പുള്ള വിർച്വൽ വസ്തുക്കൾ കൈക്കലാക്കി, അവ മാർക്കറ്റ് വെബ്സൈറ്റുകളോ ഡിസ്കോർഡ് ആപ്പോ ഉപയോഗിച്ച് വിറ്റ് ക്രിപ്റ്റോ കറൻസിയോ യഥാർത്ഥ കറൻസിയോ നേടുന്നത് വരെ ഇത്തരം തട്ടിപ്പുകളിൽ സംഭവിക്കാറുണ്ട്. റോബ്ലോക്സിലെ ഇത്തരം അനധികൃതമായ പ്രവണതകളെ പൂർണമായി വിളിക്കുന്ന പേരാണ് 'ബീമിങ്'. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്ക് അവരുടെ വസ്തുക്കൾ തിരികെ നേടാനുള്ള 'റോൾബാക്ക്' സംവിധാനം റോബ്ലോക്സ് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ഒരു അക്കൗണ്ടിന് ഒരൊറ്റ തവണ മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുന്നത്.<ref name="vice">{{Cite news|last=Cox|first=Joseph|date=February 14, 2022|title=How Roblox 'Beamers' Get Rich Stealing from Children|url=https://www.vice.com/en/article/roblox-beaming-hackers/|url-status=live|archive-url=https://web.archive.org/web/20230531094709/https://www.vice.com/en/article/88gd4a/roblox-beaming-hackers|archive-date=May 31, 2023|access-date=July 10, 2023|work=[[Vice (magazine)|Vice]]|language=en}}</ref> === റോബ്ലോക്സ് സ്റ്റുഡിയോയും ഗെയിം ഘടനയും === റോബ്ലോക്സ് സ്റ്റുഡിയോ എന്നാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിന്റെയും<ref>{{Cite web|url=https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|title=Roblox is using the metaverse and AI to make creating games accessible|access-date=February 4, 2025|last=Gould|first=Elie|date=November 14, 2022|website=[[TechRadar]]|language=en|archive-url=https://web.archive.org/web/20240802033546/https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|archive-date=August 2, 2024|url-status=live}}</ref> ഗെയിം നിർമ്മാണ സോഫ്റ്റ് വെയറിന്റെയും പേര്.<ref name=":101">{{Cite web|url=https://www.pcmag.com/how-to/roblox-101-how-to-make-your-first-game|title=Roblox 101: How to Make Your First Game|access-date=August 4, 2024|last=Haskins|first=Heath|date=September 16, 2021|website=[[PCMag]]|archive-url=https://web.archive.org/web/20240804215231/https://www.pcmag.com/how-to/roblox-101-how-to-make-your-first-game|archive-date=August 4, 2024|url-status=live}}</ref><ref>{{Cite web|url=https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|title=Roblox says 70 user-created games have crossed a billion plays|access-date=February 4, 2025|last=Takahashi|first=Dean|date=January 18, 2023|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20240721113943/https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|archive-date=July 21, 2024|url-status=live}}</ref> [[ലൂഅ (പ്രോഗ്രാമിംഗ് ഭാഷ)|ലൂഅ]] 5.1 എന്ന പ്രോഗ്രാമിങ് ഭാഷയുടെ പതിപ്പായ Luau ഉപയോഗിച്ചാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിനും എല്ലാ ഗെയിമുകളും പ്രവർത്തിക്കുന്നത്.<ref>{{Cite web|url=https://luau.org/why|title=Why Luau?|access-date=February 4, 2025|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20250130081648/https://luau.org/why|archive-date=January 30, 2025|url-status=live}}</ref> 2021 നവംബർ മുതൽ, എംഐടി അനുമതിപത്രത്തിനു കീഴിൽ ഈ പ്രോഗ്രാമിങ് ഭാഷ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാക്കിയിരുന്നു.<ref name=":41">{{Cite web|url=https://techcrunch.com/2022/07/24/roblox-beefs-up-its-developer-tools-as-it-looks-to-a-future-beyond-games/|title=Roblox beefs up its developer tools as it looks to a future beyond games|access-date=February 4, 2025|last=Miller|first=Ron|date=July 24, 2022|website=[[TechCrunch]]|language=en-US}}</ref><ref>{{Cite web|url=https://luau-lang.org/2021/11/03/luau-goes-open-source.html|title=Luau Goes Open-Source|access-date=August 3, 2024|date=November 3, 2021|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20240803175411/https://luau-lang.org/2021/11/03/luau-goes-open-source.html|archive-date=August 3, 2024|url-status=live}}</ref> സി++ ഉപയോഗിച്ചാണ് എഞ്ചിന്റെ ചില ഘടകങ്ങൾ നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|title=Roblox CEO podcasts about the rise of the metaverse|access-date=February 4, 2025|last=Takahashi|first=Dean|date=July 21, 2021|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20250510192018/https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|archive-date=May 10, 2025|url-status=dead}}</ref> പുതിയ ഗെയിമുകളുടെ നിർമ്മാണത്തിനായി റോബ്ലോക്സ് സ്റ്റുഡിയോയിൽ തന്നെ ഇതിനോടകം നിർമ്മിച്ചുവെച്ചിട്ടുള്ള ഫലകങ്ങൾ ഉപയോക്താക്കൾക്ക് മാറ്റം വരുത്താവുന്ന രീതിയിൽ ലഭ്യമാണ്.<ref name=":101" /> 2020 വരെ, ഏകദേശം 20 ലക്ഷത്തിലധികം ഡെവലപ്പർമാർ റോബ്ലോക്സ് സ്റ്റുഡിയോ ഉപയോഗിക്കുന്നതായും, 2 കോടിയോളം ഗെയിമുകൾ ഓരോ വർഷവും പുതിയതായി നിർമ്മിക്കപ്പെടുന്നുണ്ടെന്നുമാണ് റോബ്ലോക്സ് പുറത്തുവിട്ട കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഡെവലപ്പർമാരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്നും റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study" /> === ഗെയിമുകൾ === {{Main|റോബ്ലോക്സ് ഗെയിമുകളുടെ പട്ടിക}} ഉപയോക്തൃ-നിർമിത ഗെയിമുകളുടെ പ്ലാറ്റ്ഫോം ആയതിനാൽ, പ്രശസ്തമായ ഗെയിമുകളുടെ വലിയൊരു നിര റോബ്ലോക്സിൽ ലഭ്യമാണ്. ഇവയിൽ 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു..<ref name=":29">{{Cite news|date=August 21, 2020|title=Gamers are logging millions of hours a day on Roblox|url=https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|url-status=live|archive-url=https://web.archive.org/web/20210328183921/https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|archive-date=March 28, 2021|access-date=August 22, 2020|newspaper=[[The Economist]]}}</ref> വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ള ഈ ഗെയിമുകൾ,<ref name="takahashi2" /> അവയുടെ ഉള്ളടക്കത്തിനനുസൃതമായി ഏജ് റേറ്റിങ്ങിനും വിധേയമാണ്.<ref name=":38" /> എല്ലാവർക്കും ഉപയോഗിക്കാവുന്നത്, 9, 13, 17 എന്നീ പ്രായങ്ങൾക്ക് മുകളിലുള്ളവർക്ക് മാത്രം എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഗെയിമുകളെ റേറ്റിങ് ഉപയോഗിച്ച് തരംതിരിച്ചിരിക്കുന്നത്. 17 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം കളിക്കാവുന്ന ഗെയിമുകൾക്ക് ഐ.ഡി പരിശോധനയും നിർബന്ധമാണ്.<ref name=":2" /> സാമ്പ്രദായികമായുള്ള സൗജന്യ വീഡിയോ ഗെയിമുകളുടെ സവിശേഷതകളിൽ നിന്ന് റോബ്ലോക്സ് വ്യത്യസ്തമാണെന്നും, വിജയകരമായ റോബ്ലോക്സ് ഗെയിമുകൾ വേഗത്തിലുള്ള സംതൃപ്തി തന്നെ നൽകുന്നതായും, എന്നാൽ ടൂട്ടോറിയലുകൾ ഉൾപ്പെടുത്തിയത് ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും 2021 മാർച്ചിൽ ടെക് ക്രഞ്ച് അഭിപ്രായപ്പെടുകയുണ്ടായി.<ref>{{Cite web|url=https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|title=5 mistakes creators make building new games on Roblox|access-date=March 28, 2021|last=Ferencz|first=Joe|date=March 27, 2021|website=[[TechCrunch]]|archive-url=https://web.archive.org/web/20210328104324/https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|archive-date=March 28, 2021|url-status=live}}</ref> ഒട്ടേറെ കമ്പനികൾ അവരുടെ ഉല്പന്നങ്ങളുടെ പ്രചരണത്തിനായി റോബ്ലോക്സിൽ അഡ്വെർഗെയിമുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.<ref name="Polygon ad">{{Cite web|url=https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|title=Roblox is 'exploiting' users with deceptive advertising, watchdog group says|access-date=May 25, 2023|last=Diaz|first=Ana|date=April 22, 2022|website=[[Polygon (website)|Polygon]]|publisher=[[Vox Media]]|archive-url=https://web.archive.org/web/20230525171939/https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|archive-date=May 25, 2023|url-status=live}}</ref><ref>{{Cite news|last=McCracken|first=Harry|date=April 19, 2023|title=Roblox grows up|url=https://www.fastcompany.com/90878692/roblox-grows-up|access-date=May 31, 2023|website=[[Fast Company]]|publisher=Fast Company, Inc|archive-date=June 3, 2023|archive-url=https://web.archive.org/web/20230603070142/https://www.fastcompany.com/90878692/roblox-grows-up|url-status=live}}</ref><ref name="TheObserverRoblox">{{cite web|url=https://www.theguardian.com/games/article/2024/jul/13/advergames-how-games-platform-roblox-became-a-corporate-marketing-playground|title='Advergames': how games platform Roblox became a corporate marketing playground|access-date=August 1, 2024|last1=Bains|first1=Collum|date=July 13, 2024|website=[[The Observer]]}}</ref> === ആശയവിനിമയങ്ങൾ === ഗെയിമുകൾക്കുള്ളിലെ ചാറ്റ് വഴിയും നേരിട്ടുള്ള സന്ദേശങ്ങളും ഉൾപ്പെടെ പല രീതികളിൽ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ റോബ്ലോക്സ് ലഭ്യമാക്കുന്നുണ്ട്..<ref name=":3">{{Cite web|url=https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|title=Roblox will restrict kids under 13 from chatting outside of games|access-date=July 18, 2025|last=Peters|first=Jay|date=November 18, 2024|website=The Verge|language=en-US|archive-url=https://web.archive.org/web/20241210074700/https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|archive-date=December 10, 2024|url-status=live}}</ref> 13 വയസ്സിൽ കൂടുതലുള്ള ഉപയോക്താക്കൾക്ക്, പ്രായ പരിശോധന പൂർത്തിയാക്കിയവരാണെങ്കിൽ വോയിസ് ചാറ്റ് സൗകര്യവും ലഭ്യമാണ്.<ref name=":25" /> കമ്മ്യൂണിറ്റികൾ (മുൻപ് ഗ്രൂപ്പുകൾ) എന്ന കൂട്ടായ്മകളിലും ഉപയോക്താക്കൾക്ക് ഭാഗമായിക്കൊണ്ട് സന്ദേശങ്ങൾ കൈമാറാനും, ഒരു ഇന്റർനെറ്റ് ഫോറത്തിന്റെ രൂപത്തിൽ ആശയവിനിമയം നടത്താനും സാധിക്കും. ഇത് കൂടാതെ, "ട്രസ്റ്റഡ് ഫ്രണ്ട്സ്" എന്ന പേരിൽ, ഉപയോക്താക്കൾക്ക് വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടുള്ള സന്ദേശങ്ങൾ കൈമാറാനും സൗകര്യമുണ്ട്. രണ്ട് ഉപയോക്താക്കളിൽ ഒരാൾ 18 വയസ്സിൽ കൂടുതലും മറ്റൊരാൾ 13-17 പ്രായ വിഭാഗത്തിലുമാണെങ്കിൽ അവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ, ഇരുവർക്കും നേരിട്ട് പരിചയമുണ്ടെന്ന് കൂടി തെളിയിക്കണം. ഇരുവരും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് വഴിയോ, കോണ്ടാക്ടുകൾ അപ്ലോഡ് ചെയ്യുന്നത് വഴിയോ ആണ് ഈ പരിശോധന പൂർത്തിയാക്കുന്നത്.<ref name=":32">{{Cite web|url=https://www.theverge.com/news/708670/roblox-trusted-connections-age-estimation-privacy|title=Roblox will require a facial scan or government ID to have unfiltered chats|access-date=July 18, 2025|last=Peters|first=Jay|date=July 17, 2025|website=The Verge|language=en-US}}</ref><ref>{{Cite web|url=https://variety.com/2025/gaming/news/roblox-friends-age-estimation-teen-safety-tools-1236463348/|title=Roblox Rebrands 'Friends' Feature as Gaming Platform Launches New Age-Estimation Teen Safety Tools|access-date=July 18, 2025|last=Maas|first=Jennifer|date=July 17, 2025|website=Variety|language=en-US}}</ref> ഐഡി വെരിഫിക്കേഷൻ വഴിയോ, പ്രായം എസ്റ്റിമേറ്റ് ചെയ്യാവുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയോ നടത്തുന്ന പ്രായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46">{{Cite web|url=https://www.theverge.com/news/856696/roblox-age-check-estimation-chat|title=Roblox now requires an age check if you want to chat|access-date=2026-01-08|last=Peters|first=Jay|date=2026-01-07|website=The Verge|language=en-US}}</ref><ref name=":45">{{Cite news|date=2025-11-21|title=Roblox, Where Kids Game and Chat, Will Analyze Users' Faces to Verify Age|url=https://www.nytimes.com/2025/11/21/business/roblox-age-verification.html|access-date=2025-11-28|work=[[The New York Times]]|language=en}}</ref> കൂടാതെ, സമപ്രായ വിഭാഗങ്ങളിൽ വരുന്ന ഉപയോക്താക്കൾക്ക് മാത്രം പരസ്പരം ആശയവിനിമയം സാധ്യമാകുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും ഇതിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, 12 വയസ്സുള്ള ഒരു ഉപയോക്താവിന്, 9 മുതൽ 15 വരെ പ്രായമുള്ള ഉപയോക്താക്കളുമായി മാത്രമേ ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46" /> തേർഡ്-പാർട്ടി പ്രായ പരിശോധനാ സോഫ്റ്റ് വെയറായ പെ‌ർസോണ ഉപയോഗിച്ചാണ്, പ്ലാറ്റ്ഫോമിലെ പ്രായം നിർണയിക്കുന്നതും പരിശോധിക്കുന്നതും. പ്രായം നിർണയിക്കുമ്പോൾ മറ്റ് പ്രായ വിഭാഗങ്ങളിൽ ഉൾപ്പെടാനുള്ള സാധ്യത കൂടി ഉള്ളതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ ഐ.ഡി നൽകിക്കൊണ്ട് സ്വയമേ പ്രായ വിഭാഗം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.<ref>{{Cite web|url=https://www.usatoday.com/story/tech/2026/01/05/roblox-face-scan-child-safety-features/87970290007/|title=I got an up-close look at Roblox's new safety feature. Here's what I found.|access-date=2026-01-08|last=Hale|first=Rachel|website=USA TODAY|language=en-US}}</ref> == അവലംബം == <references /> hn3hy7z6ux4vhx966a2ek1mrmen56a8 4634105 4634103 2026-06-28T13:52:06Z Sai K shanmugam 24791 [[വർഗ്ഗം:വീഡിയോ ഗെയിമുകൾ]] ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]] ഉപയോഗിച്ച് 4634105 wikitext text/x-wiki {{Prettyurl|Roblox}}{{Infobox video game | italic title = no | title = {{noitalics|റോബ്ലോക്സ്}} | caption = റോബ്ലോക്സ് ലോഗോ (2022 മുതൽ) | image = Roblox Logo 2022.svg{{!}}class=skin-invert<!-- While a new app icon was introduced in 2024, this logo is utilized for far more things—including the website—and does a better job representing Roblox as a whole. The app icon is currently used in the overview section. --> | developer = [[റോബ്ലോക്സ് കോർപ്പറേഷൻ]] | released = {{collapsible list|title={{nobold|September 1, 2006}}|{{Unbulleted list |'''Windows'''|September 1, 2006 |'''iOS'''|December 11, 2012 |'''Android'''|July 16, 2014 |'''Xbox One'''|November 20, 2015 |'''Meta Quest 2''', '''Quest Pro'''|September 2023 |'''PS4'''|October 10, 2023 |'''PS5'''|April 14, 2026 }}}} | genre = [[Game creation system]], [[massively multiplayer online game]] | platforms = {{ubl|[[വിൻഡോസ്]]|[[മാക് ഒഎസ്]]|[[ഐ.ഒ.എസ്]]|[[Android (operating system)|ആൻഡ്രോയ്ഡ്]]|[[Xbox One]]|[[Quest 2|മെറ്റ ക്വെസ്റ്റ് 2]]|[[മെറ്റ ക്വെസ്റ്റ് പ്രോ]]|[[PlayStation 4]]|[[PlayStation 5]]}}<!-- [[MOS:VGPLATFORMS]] mandates that a platform which did not receive a native release do not belong in the infobox. Therefore, Xbox Series X/S should be excluded, as it did not receive a native release independent from the Xbox One release. --> | designer = [[David Baszucki]]<br />Erik Cassel | modes = [[Single-player]], [[multiplayer]] | publisher = [[റോബ്ലോക്സ് കോർപ്പറേഷൻ]] }} [[വീഡിയോ ഗെയിമുകളുടെ ചരിത്രം|ഗെയിമുകൾ]] നിർമ്മിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിൽ [[റോബ്ലോക്സ് കോർപ്പറേഷൻ]] നിർമ്മിച്ച ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവുമാണ് '''റോബ്ലോക്സ്''' (''/ˈroʊ.blɒks/ ⓘ, റോ-ബ്ലോക്സ്'' ). 2004-ൽ [[ഡേവിഡ് ബസുക്കി]], [[എറിക് കാസൽ]] എന്നിവർ ചേർന്ന് നിർമിച്ച ഈ സംവിധാനം 2006-ലാണ് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയത്. 2025 ഫെബ്രുവരി വരെ, 85.3 ദശലക്ഷം ഉപയോക്താക്കളാണ് റോബ്ലോക്സിനുള്ളത്. 16 വയസ്സിൽ താഴെയുള്ള അമേരിക്കൻ കുട്ടികളുടെ പകുതിയും റോബ്ലോക്സ് ഉപയോഗിക്കുന്നവരാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലക്ഷക്കണക്കിന് ഗെയിമുകൾ ലഭ്യമായിട്ടുള്ള റോബ്ലോക്സ് പ്ലാറ്റ്ഫോം, [[ലുവ]] എന്ന പ്രോഗ്രാമിങ് ഭാഷയും റോബ്ലോക്സ് സ്റ്റുഡിയോ എന്ന തനത് ഗെയിം എഞ്ചിനും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ സൗജന്യമാണെങ്കിലും, "റോബക്സ്" എന്ന് പേരുള്ള വിർച്വൽ കറൻസി ഉപയോഗിച്ച് ഗെയിമുകൾക്കുള്ളിൽ ഫീച്ചറുകൾ വാങ്ങാനും, റോബക്സ് ഈടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഗെയിമുകൾക്കുള്ളിൽ നിർമ്മിക്കാൻ ഗെയിം സൃഷ്ടാക്കൾക്കും സാധിക്കും. റോബക്സിനെയും അതുപയോഗിച്ച് വാങ്ങാവുന്ന വസ്തുക്കളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ വിർച്വൽ എക്കോണമിയും റോബ്ലോക്സിന്റെ ഭാഗമാണ്. "ഡെവലപ്പർ എക്സ്ചേഞ്ച്" എന്ന സംവിധാനം വഴി, ഗെയിം സ്രഷ്ടാക്കൾക്ക് അവർ സമ്പാദിച്ച റോബക്സുകൾ യഥാർത്ഥ നാണയങ്ങളാക്കാനുള്ള സംവിധാനവുമുണ്ട്. അഡ്വെർഗെയിംസ്, ഇവന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിർച്വൽ പരിപാടികളും ഈ ആപ്ലിക്കേഷന്റെ ഭാഗമാണ്. കമ്പനിയായും ഗെയിമിങ് ശൃംഖലയായും ചെറിയ തലത്തിൽ തുടങ്ങിയ റോബ്ലോക്സ് പ്ലാറ്റ്ഫോം, 2010-കളുടെ രണ്ടാം പകുതിയിൽ വലിയ പുരോഗതി കൈവരിച്ചു. തുടർന്ന്, [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്-19 വ്യാപനസമയത്താണ്]] ഈ പ്ലാറ്റ്ഫോമിന് ഉപയോഗത്തിൽ ക്രമാതീതമായ വളർച്ച ഉണ്ടാവുന്നത്. 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു. വിമർശകരുടെ വിലയിരുത്തലുകൾ അനുകൂലമായിരുന്നെങ്കിലും, ഗെയിമുകളിൽ കടന്നുവരുന്ന ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങളും, തീവ്രമായ രാഷ്ട്രീയ പ്രമേയങ്ങളും ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളോടും, മൈക്രോട്രാൻസാക്ഷനുകൾ ഉപയോഗപ്പെടുത്തുന്നതിലുമുള്ള ചൂഷണത്തിന്റെ രീതിയിലുള്ള സമീപനങ്ങളും വിമർശനവിധേയമായിട്ടുണ്ട്. [[ചൈന]], [[ഈജിപ്റ്റ്|ഈജിപ്ത്]], [[തുർക്കി]], [[ഇറാഖ്‌|ഇറാഖ്]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്ലാറ്റ്ഫോം പൂർണമായി നിരോധിക്കുകയും നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. == ഘടന == [[പ്രമാണം:Roblox_(2025)_(App_Icon).svg|ലഘുചിത്രം|125x125ബിന്ദു|2025 മുതലുള്ള റോബ്ലോക്സിന്റെ ആപ്പ് ഐക്കൺ]] യൂസർ-ജനറേറ്റഡ് ഉള്ളടക്കങ്ങളെയും ഗെയിമുകളെയും ആസ്പദമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവും അടങ്ങുന്നതാണ് റോബ്ലോക്സ്.<ref name=":17">{{Cite web|url=https://www.digitaltrends.com/gaming/what-is-roblox/|title=What is Roblox?|access-date=February 4, 2025|last=Yaden|first=Joseph|date=May 3, 2020|website=[[Digital Trends]]|language=en|archive-url=https://web.archive.org/web/20200530125358/https://www.digitaltrends.com/gaming/what-is-roblox/|archive-date=May 30, 2020|url-status=live}}</ref><ref name=":12">{{Cite web|url=https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|title=How Roblox avoided the gaming graveyard and grew into a $2.5B company|access-date=August 28, 2020|last=Morrison|first=Sherwood|date=July 12, 2019|website=[[TechCrunch]]|archive-url=https://web.archive.org/web/20200815205813/https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|archive-date=August 15, 2020|url-status=live}}</ref> റോബ്ലോക്സ് സ്റ്റുഡിയോ എന്ന ഗെയിം എഞ്ചിൻ ഉപയോഗിച്ചാണ് ഇതിനുള്ളിലെ ഗെയിമുകളുടെ നി‌ർമ്മാണം.<ref>{{Cite news|last=Dredge|first=Stuart|date=September 29, 2019|title=All you need to know about Roblox|url=https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|access-date=April 21, 2020|work=[[The Guardian]]|archive-date=April 20, 2020|archive-url=https://web.archive.org/web/20200420184132/https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|url-status=live}}</ref> നിർമ്മിച്ച ഗെയിമുകൾ, മറ്റ് ഉപയോക്താക്കൾക്കായി പങ്കുവെക്കാൻ സാധിക്കും.<ref name=":172" /> ജയിലിൽ നിന്ന് രക്ഷപ്പെടുന്നത് മുതൽ, വിവിധ കഥാപാത്രങ്ങൾ കടന്നുവരുന്നത് ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്ക വിഭാഗങ്ങൾ ഈ ഗെയിമുകൾക്ക് ഉണ്ടാകാറുണ്ട്.<ref name="takahashi">{{Cite web|url=https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|title=Roblox's 10 biggest games of all time — each with more than a billion plays|access-date=April 22, 2020|last=Takahashi|first=Dean|date=December 9, 2019|website=[[VentureBeat]]|archive-url=https://web.archive.org/web/20210829234431/https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|archive-date=August 29, 2021|url-status=live}}</ref> കുടുംബ-സൗഹൃദപരമായി, ഉപയോക്താക്കൾക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം, നിലവിൽ പ്രധാനപ്പെട്ട ഒരു മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം (MMOG) ആയും വിലയിരുത്തപ്പെടുന്നു.<ref name=":26">{{Cite web|url=https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|title=MMO Family: Winter fun and cool cash in Roblox|access-date=February 5, 2025|last=Bryan|first=Karen|date=February 13, 2014|website=[[Engadget]]|language=en-US|archive-url=https://web.archive.org/web/20240522025049/https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|archive-date=May 22, 2024|url-status=live}}</ref> ഗെയിം ഉപയോഗം സൗജന്യമാണെങ്കിലും, യഥാർത്ഥ നാണയമുപയോഗിച്ച് വാങ്ങാവുന്ന 'റോബക്സ്' എന്ന് പേരുള്ള വിർച്വൽ കറൻസിയും ഈ ഗെയിമുകളുടെ പ്രധാന ഘടകമാണ്.<ref name=":173" /> പ്ലാറ്റ്ഫോമിലെ വിർച്വൽ കഥാപാത്രങ്ങളിൽ (അവതാർ) ഉപയോഗിക്കാവുന്ന വിർച്വൽ വസ്തുക്കൾ വാങ്ങാനോ, പണമടച്ച് മാത്രം ഉപയോഗിക്കാവുന്ന ഗെയിമുകൾ ഉപയോഗിക്കാനോ റോബ്ക്സ് ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾ നിർമ്മിക്കുന്ന ഗെയിമുകളാണെങ്കിൽക്കൂടി, ഇവയിൽ കഥാപാത്രങ്ങൾക്ക് ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളും റോബ്ലോക്സ് തന്നെ നിർമ്മിച്ചവയുമാണ്.<ref name="NYTimes">{{Cite news|last=Browning|first=Kellen|date=August 16, 2020|title=You May Not Know This Pandemic Winner, but Your Tween Probably Does|url=https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|url-access=subscription|url-status=live|archive-url=https://web.archive.org/web/20200816195005/https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|archive-date=August 16, 2020|access-date=August 17, 2020|work=[[The New York Times]]}}</ref><ref name=":18">{{Cite news|last1=givenothingback|last2=Captain_Rando|date=August 16, 2019|title=Paving the Road to a User-Generated Catalog|url=https://blog.roblox.com/2019/08/paving-road-user-generated-catalog/|url-status=dead|archive-url=https://web.archive.org/web/20191115092828/http://blog.roblox.com/2019/08/paving-road-user-generated-catalog/|archive-date=November 15, 2019|access-date=June 4, 2020|website=Roblox Blog|language=en-US}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി ഗെയിം സ്രഷ്ടാക്കൾക്ക് അവർ സ്വന്തമാക്കിയ റോബക്സ് കറൻസികൾ യഥാ‌ർത്ഥ നാണയങ്ങളാക്കി മാറ്റാനും സാധിക്കും.<ref name=":24">{{Cite web|url=https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|title=Roblox developers to earn real currency on PC later this year|access-date=February 4, 2025|last=Astle|first=Aaron|date=September 9, 2024|website=[[Pocket Gamer|PocketGamer.biz]]|language=en|archive-url=https://web.archive.org/web/20240909200015/https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|archive-date=September 9, 2024|url-status=live}}</ref> കൂടാതെ, മാസം തോറും ലഭ്യമാക്കാറുള്ള 'റോബ്ലോക്സ് പ്ലസ്' എന്ന സേവനം വഴി ഇതിന്റെ വരിക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാറുണ്ട്.<ref name=":49">{{Cite web|url=https://www.gamesindustry.biz/roblox-unveils-new-subscription-service-roblox-plus|title=Roblox unveils new subscription service Roblox Plus|access-date=2026-05-23|last=Blake|first=Vikki|date=2026-04-13|website=GamesIndustry.biz|language=en}}</ref> === വിർച്വൽ കറൻസിയും മറ്റിടപാടുകളും === [[പ്രമാണം:Robux_2019_Logo_gold.svg|ലഘുചിത്രം|വിർച്വൽ കറൻസിയായ റോബക്സിന്റെ ലോഗോ]] വിർച്വൽ കറൻസിയായ റോബക്സിനെ ആസ്പദമാക്കിയുള്ള വലിയൊരു സാമ്പത്തികവ്യവസ്ഥ റോബ്ലോക്സിന്റെ ഭാഗമാണ്.<ref name=":19">{{cite news|last1=Vanian|first1=Jonathan|date=September 8, 2023|title=Roblox is letting game creators sell 3D virtual goods as it looks for ways to boost revenue|url=https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|url-status=live|archive-url=https://web.archive.org/web/20240129164330/https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|archive-date=January 29, 2024|access-date=January 29, 2024|work=[[CNBC]]|language=en}}</ref><ref>{{Cite web|url=https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|title=The growing influence of virtual gaming platforms like Roblox on how we interact online|access-date=February 4, 2025|last=Coulter|first=Natalie|date=July 1, 2024|website=The Conversation|language=en-US|archive-url=https://web.archive.org/web/20250106164752/https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|archive-date=January 6, 2025|url-status=live}}</ref> ഈ കറൻസി ഉപയോഗിച്ച് ഉപയോക്താക്കൾ വിർച്വൽ വസ്തുക്കൾ വിൽക്കാനും, വാങ്ങാനും സാധിക്കും.<ref name="NYTimes2" /> റോബ്ക്സും മറ്റ് സൗകര്യങ്ങളും വാങ്ങുമ്പോൾ വിലക്കുറവ് ലഭ്യമാക്കുന്ന 'റോബ്ലോക്സ് പ്ലസ്' എന്ന സേവനവും റോബ്ലോക്സ് ലഭ്യമാക്കാറുണ്ട്. ഇതിലൂടെ ഉപയോക്തൃ-നിർമിതമായ ഉള്ളടക്കങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കും.<ref name=":492" /><ref name=":50">{{Cite news|last=Carpenter|first=Lincoln|date=2026-04-10|title=Roblox unveils new Roblox Plus monthly subscription that pays creators who get players to sign up for the new Roblox Plus monthly subscription|url=https://www.pcgamer.com/software/platforms/roblox-unveils-new-roblox-plus-monthly-subscription-that-pays-creators-who-get-players-to-sign-up-for-the-new-roblox-plus-monthly-subscription/|access-date=2026-05-23|work=PC Gamer|language=en}}</ref> ഗെയിമുകൾക്ക് സമാനമായി, റോബ്ലോക്സിലെ ഭൂരിഭാഗം വസ്തുക്കളും ഉപയോക്തൃ-നിർമിതമാണ്.<ref name=":182" /><ref name=":19" /> ആദ്യഘട്ടത്തിൽ റോബ്ലോക്സ് ഡെവലപ്പർമാർക്ക് മാത്രമേ അവതാറുകളെ സൃഷ്ടിക്കാൻ കഴിയുമായിരുന്നുള്ളൂവെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ പ്ലാറ്റ്ഫോം കൈവരിച്ച പുരോഗതികൾക്കൊപ്പം ഉപയോക്താക്കൾക്ക് നിർമ്മിക്കാവുന്ന ഉള്ളടക്കങ്ങളുടെ ശേഷിയും വർധിക്കുകയായിരുന്നു.<ref name=":20">{{cite news|last1=Peters|first1=Jay|date=August 16, 2023|title=Roblox is about to let users sell custom-made avatar bodies and heads|url=https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> 2019 മുതൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് അവതാർ ഉപകരണങ്ങളും അനിമേഷനുകളും,<ref name=":182" /> ബണ്ടിലുകളും പുറത്തിറക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു.<ref name=":19" /><ref>{{cite news|last1=Fragen|first1=Jordan|date=August 16, 2023|title=Roblox adds avatar bodies and heads to UGC marketplace|url=https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|url-status=live|archive-url=https://web.archive.org/web/20240129164330/https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|archive-date=January 29, 2024|access-date=January 29, 2024|work=[[VentureBeat]]}}</ref><ref name=":20" /> റോബ്ലോക്സിലുള്ള ചില വസ്തുക്കൾക്ക് 'ലിമിറ്റഡ്' ആയ ലഭ്യതയാണുള്ളത്. ഇവയ്ക്ക് സ്ഥിരമായ വിലയ്ക്ക് പ്രകാരം ആവശ്യമേറുന്നതനുസരിച്ച് മാറുന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിവേഗ കൈമാറ്റം സാധ്യമല്ലാത്ത ടോക്കണുകൾക്ക് സമാനമാണ് ഈ വസ്തുക്കളുടെ കൈമാറ്റം. ഏകദേശം 10 ലക്ഷത്തിലധികം റോബക്സ് നാണയങ്ങളാണ് സാധാരണയായി ഇവയുടെ വിലയായി നിശ്ചയിക്കാറുള്ളത്.<ref name=":21">{{cite news|last1=Peters|first1=Jay|date=April 14, 2023|title=Roblox creators can now make and sell limited-run avatar gear|url=https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> വസ്തുക്കളുടെ ആദ്യ വില്പന പൂർത്തിയായി അവ കിട്ടാതെയായാൽ, ഉപയോക്താക്കൾക്ക് കൂടിയ വിലയ്ക്ക് ഇവ വീണ്ടും വിൽക്കാനും സാധിക്കും.<ref name=":22">{{Cite web|url=https://www.pcgamesn.com/roblox/trading-feature|title=New Roblox trading feature makes it easier to exchange items|access-date=February 4, 2025|last=Meers|first=Whitney|date=August 18, 2022|website=[[PCGamesN]]|language=en-US|archive-url=https://web.archive.org/web/20240813162430/https://www.pcgamesn.com/roblox/trading-feature|archive-date=August 13, 2024|url-status=live}}</ref> സജീവമായ റോബ്ലോക്സ് പ്ലസ് വരിക്കാർക്ക് അവർക്കിടയിൽ ഇത്തരം ലിമിറ്റഡ് വസ്തുക്കൾ വിൽക്കാനും സാധിക്കും.<ref name=":50" /> ഔദ്യോഗികമായി നിർമ്മിച്ച വസ്തുക്കൾക്ക് മാത്രമാണ് ഈ കൈമാറ്റം സാധ്യമാവുക, ഉപയോക്തൃ-നിർമിതമായ വസ്തുക്കൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യാൻ കഴിയില്ല.<ref>{{cite news|date=April 6, 2023|title=Roblox UGC limiteds are now available in the marketplace|url=https://www.pockettactics.com/roblox/ugc-limiteds|url-status=live|archive-url=https://web.archive.org/web/20230716014241/https://www.pockettactics.com/roblox/ugc-limiteds|archive-date=July 16, 2023|access-date=July 16, 2023|work=[[Pocket Tactics]]}}</ref> ഒറ്റത്തവണ വാങ്ങാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.<ref>{{Cite web|url=https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|title=Why is kids' video game Roblox worth $38 billion and what do parents need to know?|access-date=March 28, 2021|last1=Carter|first1=Marcus|last2=Mavoa|first2=Jane|date=March 17, 2021|website=[[The Conversation (website)|The Conversation]]|archive-url=https://web.archive.org/web/20210419052345/https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|archive-date=April 19, 2021|url-status=live}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി, ഇവർക്ക്, റോബക്സിനെ യഥാർത്ഥ നാണയമാക്കി കൈവശപ്പെടുത്താനും സാധിക്കും.<ref>{{Cite web|url=https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|title=18 year olds are making $10K a month from user-generated games in Roblox|access-date=February 4, 2025|last=Takahashi|first=Dean|date=May 1, 2014|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20231202002538/https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|archive-date=December 2, 2023|url-status=live}}</ref> കുറഞ്ഞത് 30,000 റോബക്സെങ്കിലും ഇതിനായി ഉണ്ടായിരിക്കേണ്ടതാണ്.<ref name=":242" /> 2020-ൽ, ഏതാണ്ട് 345,000 ഗെയിം ഡെവലപ്പർമാർ ഈ പ്ലാറ്റ്ഫോമിലൂടെ പണം സമ്പാദിക്കുന്നുണ്ടെന്ന് റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study">{{Cite web|url=https://docsend.com/view/yytafca42a83pbgq|title=Dubit Guide to Roblox for Brands|access-date=July 10, 2020|last1=Douthwaite|first1=Andrew|last2=Warneford|first2=Matthew|year=2020|website=DocSend|publisher=[[Dubit Limited]]|page=5|archive-url=https://web.archive.org/web/20200711070429/https://docsend.com/view/yytafca42a83pbgq|archive-date=July 11, 2020|last3=Pierce|first3=Matt|url-status=live}}</ref> അവതാർ വസ്തുക്കൾ നിർമ്മിക്കുന്നത് വഴിയും ലാഭമുണ്ടാക്കാൻ സാധിക്കും. ഉപയോക്താക്കളിൽ പലരും ഈ വസ്തുക്കൾ രൂപകല്പന ചെയ്യുന്നത് പൂർണസമയ തൊഴിലായി തന്നെ ചെയ്യാൻ തുടങ്ങിയെന്നും റോബ്ലോക്സ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. $100,000 വരെ ഈ സ്രഷ്ടാക്കൾ റോബ്ലോക്സ് പ്ലാറ്റ്ഫോം വഴി സമ്പാദിക്കാറുണ്ടെന്നും ഔദ്യോഗിക പ്രസ്താവനകൾ സൂചിപ്പിക്കുന്നു.<ref>{{Cite web|url=https://www.cnbc.com/2024/05/30/22-year-old-makes-over-100000-a-year-on-roblox-without-a-college-degree.html|title=22-year-old turned Roblox side hustle into a business bringing in over $100,000 a year|access-date=March 15, 2025|last=Smith|first=Morgan|date=May 30, 2024|website=CNBC|language=en}}</ref> സൗജന്യമായി റോബക്സ് ലഭ്യമാക്കും എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മെസ്സേജുകളും വെബ്സൈറ്റുകളും ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള തട്ടിപ്പുകളും ഈ പ്ലാറ്റ്ഫോമിന്റെ ഉപയോഗങ്ങളുടെ ഭാഗമാണ്.<ref>{{Cite news|last=Han|first=Nydia|date=June 15, 2018|title=Action News Troubleshooters: Spotting video game scams|url=https://6abc.com/video-games-roblox-robux-fortnight/3603994/|url-status=live|archive-url=https://web.archive.org/web/20210127235823/https://6abc.com/video-games-roblox-robux-fortnight/3603994/|archive-date=January 27, 2021|access-date=September 4, 2020|work=[[WPVI-TV]]}}</ref> കൂടാതെ, റോബ്ലോക്സ് അക്കൗണ്ടുകൾ അനധികൃതമായി കൈവശപ്പെടുത്തി, അവ വിൽക്കുന്ന 'ബീമറുകൾ' എന്ന പേരിൽ അറിയപ്പെടുന്നവരുമുണ്ട്. ഫിഷിംഗ് വെബ്സൈറ്റുകളോ ഉപയോക്താക്കളുടെ [[HTTP cookie#Cookie theft and session hijacking|സെഷൻ ടോക്കണുകൾ]] കൈക്കലാക്കിയോ ആണ് ഈ തട്ടിപ്പുകൾ സാധാരണ നടക്കാറുള്ളത്.<ref>{{Cite news|last=Chalk|first=Andy|date=February 14, 2022|title=A new report on Roblox reveals how hackers and scammers are continuing to rip off kids|url=https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|url-status=live|archive-url=https://web.archive.org/web/20230706072658/https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|archive-date=July 6, 2023|access-date=July 10, 2023|work=[[PC Gamer]]|language=en}}</ref> അക്കൗണ്ടിലേക്ക് കയറിക്കഴിഞ്ഞാൽ, അതിലുള്ള വിലപിടിപ്പുള്ള വിർച്വൽ വസ്തുക്കൾ കൈക്കലാക്കി, അവ മാർക്കറ്റ് വെബ്സൈറ്റുകളോ ഡിസ്കോർഡ് ആപ്പോ ഉപയോഗിച്ച് വിറ്റ് ക്രിപ്റ്റോ കറൻസിയോ യഥാർത്ഥ കറൻസിയോ നേടുന്നത് വരെ ഇത്തരം തട്ടിപ്പുകളിൽ സംഭവിക്കാറുണ്ട്. റോബ്ലോക്സിലെ ഇത്തരം അനധികൃതമായ പ്രവണതകളെ പൂർണമായി വിളിക്കുന്ന പേരാണ് 'ബീമിങ്'. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്ക് അവരുടെ വസ്തുക്കൾ തിരികെ നേടാനുള്ള 'റോൾബാക്ക്' സംവിധാനം റോബ്ലോക്സ് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ഒരു അക്കൗണ്ടിന് ഒരൊറ്റ തവണ മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുന്നത്.<ref name="vice">{{Cite news|last=Cox|first=Joseph|date=February 14, 2022|title=How Roblox 'Beamers' Get Rich Stealing from Children|url=https://www.vice.com/en/article/roblox-beaming-hackers/|url-status=live|archive-url=https://web.archive.org/web/20230531094709/https://www.vice.com/en/article/88gd4a/roblox-beaming-hackers|archive-date=May 31, 2023|access-date=July 10, 2023|work=[[Vice (magazine)|Vice]]|language=en}}</ref> === റോബ്ലോക്സ് സ്റ്റുഡിയോയും ഗെയിം ഘടനയും === റോബ്ലോക്സ് സ്റ്റുഡിയോ എന്നാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിന്റെയും<ref>{{Cite web|url=https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|title=Roblox is using the metaverse and AI to make creating games accessible|access-date=February 4, 2025|last=Gould|first=Elie|date=November 14, 2022|website=[[TechRadar]]|language=en|archive-url=https://web.archive.org/web/20240802033546/https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|archive-date=August 2, 2024|url-status=live}}</ref> ഗെയിം നിർമ്മാണ സോഫ്റ്റ് വെയറിന്റെയും പേര്.<ref name=":101">{{Cite web|url=https://www.pcmag.com/how-to/roblox-101-how-to-make-your-first-game|title=Roblox 101: How to Make Your First Game|access-date=August 4, 2024|last=Haskins|first=Heath|date=September 16, 2021|website=[[PCMag]]|archive-url=https://web.archive.org/web/20240804215231/https://www.pcmag.com/how-to/roblox-101-how-to-make-your-first-game|archive-date=August 4, 2024|url-status=live}}</ref><ref>{{Cite web|url=https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|title=Roblox says 70 user-created games have crossed a billion plays|access-date=February 4, 2025|last=Takahashi|first=Dean|date=January 18, 2023|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20240721113943/https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|archive-date=July 21, 2024|url-status=live}}</ref> [[ലൂഅ (പ്രോഗ്രാമിംഗ് ഭാഷ)|ലൂഅ]] 5.1 എന്ന പ്രോഗ്രാമിങ് ഭാഷയുടെ പതിപ്പായ Luau ഉപയോഗിച്ചാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിനും എല്ലാ ഗെയിമുകളും പ്രവർത്തിക്കുന്നത്.<ref>{{Cite web|url=https://luau.org/why|title=Why Luau?|access-date=February 4, 2025|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20250130081648/https://luau.org/why|archive-date=January 30, 2025|url-status=live}}</ref> 2021 നവംബർ മുതൽ, എംഐടി അനുമതിപത്രത്തിനു കീഴിൽ ഈ പ്രോഗ്രാമിങ് ഭാഷ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാക്കിയിരുന്നു.<ref name=":41">{{Cite web|url=https://techcrunch.com/2022/07/24/roblox-beefs-up-its-developer-tools-as-it-looks-to-a-future-beyond-games/|title=Roblox beefs up its developer tools as it looks to a future beyond games|access-date=February 4, 2025|last=Miller|first=Ron|date=July 24, 2022|website=[[TechCrunch]]|language=en-US}}</ref><ref>{{Cite web|url=https://luau-lang.org/2021/11/03/luau-goes-open-source.html|title=Luau Goes Open-Source|access-date=August 3, 2024|date=November 3, 2021|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20240803175411/https://luau-lang.org/2021/11/03/luau-goes-open-source.html|archive-date=August 3, 2024|url-status=live}}</ref> സി++ ഉപയോഗിച്ചാണ് എഞ്ചിന്റെ ചില ഘടകങ്ങൾ നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|title=Roblox CEO podcasts about the rise of the metaverse|access-date=February 4, 2025|last=Takahashi|first=Dean|date=July 21, 2021|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20250510192018/https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|archive-date=May 10, 2025|url-status=dead}}</ref> പുതിയ ഗെയിമുകളുടെ നിർമ്മാണത്തിനായി റോബ്ലോക്സ് സ്റ്റുഡിയോയിൽ തന്നെ ഇതിനോടകം നിർമ്മിച്ചുവെച്ചിട്ടുള്ള ഫലകങ്ങൾ ഉപയോക്താക്കൾക്ക് മാറ്റം വരുത്താവുന്ന രീതിയിൽ ലഭ്യമാണ്.<ref name=":101" /> 2020 വരെ, ഏകദേശം 20 ലക്ഷത്തിലധികം ഡെവലപ്പർമാർ റോബ്ലോക്സ് സ്റ്റുഡിയോ ഉപയോഗിക്കുന്നതായും, 2 കോടിയോളം ഗെയിമുകൾ ഓരോ വർഷവും പുതിയതായി നിർമ്മിക്കപ്പെടുന്നുണ്ടെന്നുമാണ് റോബ്ലോക്സ് പുറത്തുവിട്ട കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഡെവലപ്പർമാരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്നും റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study" /> === ഗെയിമുകൾ === {{Main|റോബ്ലോക്സ് ഗെയിമുകളുടെ പട്ടിക}} ഉപയോക്തൃ-നിർമിത ഗെയിമുകളുടെ പ്ലാറ്റ്ഫോം ആയതിനാൽ, പ്രശസ്തമായ ഗെയിമുകളുടെ വലിയൊരു നിര റോബ്ലോക്സിൽ ലഭ്യമാണ്. ഇവയിൽ 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു..<ref name=":29">{{Cite news|date=August 21, 2020|title=Gamers are logging millions of hours a day on Roblox|url=https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|url-status=live|archive-url=https://web.archive.org/web/20210328183921/https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|archive-date=March 28, 2021|access-date=August 22, 2020|newspaper=[[The Economist]]}}</ref> വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ള ഈ ഗെയിമുകൾ,<ref name="takahashi2" /> അവയുടെ ഉള്ളടക്കത്തിനനുസൃതമായി ഏജ് റേറ്റിങ്ങിനും വിധേയമാണ്.<ref name=":38" /> എല്ലാവർക്കും ഉപയോഗിക്കാവുന്നത്, 9, 13, 17 എന്നീ പ്രായങ്ങൾക്ക് മുകളിലുള്ളവർക്ക് മാത്രം എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഗെയിമുകളെ റേറ്റിങ് ഉപയോഗിച്ച് തരംതിരിച്ചിരിക്കുന്നത്. 17 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം കളിക്കാവുന്ന ഗെയിമുകൾക്ക് ഐ.ഡി പരിശോധനയും നിർബന്ധമാണ്.<ref name=":2" /> സാമ്പ്രദായികമായുള്ള സൗജന്യ വീഡിയോ ഗെയിമുകളുടെ സവിശേഷതകളിൽ നിന്ന് റോബ്ലോക്സ് വ്യത്യസ്തമാണെന്നും, വിജയകരമായ റോബ്ലോക്സ് ഗെയിമുകൾ വേഗത്തിലുള്ള സംതൃപ്തി തന്നെ നൽകുന്നതായും, എന്നാൽ ടൂട്ടോറിയലുകൾ ഉൾപ്പെടുത്തിയത് ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും 2021 മാർച്ചിൽ ടെക് ക്രഞ്ച് അഭിപ്രായപ്പെടുകയുണ്ടായി.<ref>{{Cite web|url=https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|title=5 mistakes creators make building new games on Roblox|access-date=March 28, 2021|last=Ferencz|first=Joe|date=March 27, 2021|website=[[TechCrunch]]|archive-url=https://web.archive.org/web/20210328104324/https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|archive-date=March 28, 2021|url-status=live}}</ref> ഒട്ടേറെ കമ്പനികൾ അവരുടെ ഉല്പന്നങ്ങളുടെ പ്രചരണത്തിനായി റോബ്ലോക്സിൽ അഡ്വെർഗെയിമുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.<ref name="Polygon ad">{{Cite web|url=https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|title=Roblox is 'exploiting' users with deceptive advertising, watchdog group says|access-date=May 25, 2023|last=Diaz|first=Ana|date=April 22, 2022|website=[[Polygon (website)|Polygon]]|publisher=[[Vox Media]]|archive-url=https://web.archive.org/web/20230525171939/https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|archive-date=May 25, 2023|url-status=live}}</ref><ref>{{Cite news|last=McCracken|first=Harry|date=April 19, 2023|title=Roblox grows up|url=https://www.fastcompany.com/90878692/roblox-grows-up|access-date=May 31, 2023|website=[[Fast Company]]|publisher=Fast Company, Inc|archive-date=June 3, 2023|archive-url=https://web.archive.org/web/20230603070142/https://www.fastcompany.com/90878692/roblox-grows-up|url-status=live}}</ref><ref name="TheObserverRoblox">{{cite web|url=https://www.theguardian.com/games/article/2024/jul/13/advergames-how-games-platform-roblox-became-a-corporate-marketing-playground|title='Advergames': how games platform Roblox became a corporate marketing playground|access-date=August 1, 2024|last1=Bains|first1=Collum|date=July 13, 2024|website=[[The Observer]]}}</ref> === ആശയവിനിമയങ്ങൾ === ഗെയിമുകൾക്കുള്ളിലെ ചാറ്റ് വഴിയും നേരിട്ടുള്ള സന്ദേശങ്ങളും ഉൾപ്പെടെ പല രീതികളിൽ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ റോബ്ലോക്സ് ലഭ്യമാക്കുന്നുണ്ട്..<ref name=":3">{{Cite web|url=https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|title=Roblox will restrict kids under 13 from chatting outside of games|access-date=July 18, 2025|last=Peters|first=Jay|date=November 18, 2024|website=The Verge|language=en-US|archive-url=https://web.archive.org/web/20241210074700/https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|archive-date=December 10, 2024|url-status=live}}</ref> 13 വയസ്സിൽ കൂടുതലുള്ള ഉപയോക്താക്കൾക്ക്, പ്രായ പരിശോധന പൂർത്തിയാക്കിയവരാണെങ്കിൽ വോയിസ് ചാറ്റ് സൗകര്യവും ലഭ്യമാണ്.<ref name=":25" /> കമ്മ്യൂണിറ്റികൾ (മുൻപ് ഗ്രൂപ്പുകൾ) എന്ന കൂട്ടായ്മകളിലും ഉപയോക്താക്കൾക്ക് ഭാഗമായിക്കൊണ്ട് സന്ദേശങ്ങൾ കൈമാറാനും, ഒരു ഇന്റർനെറ്റ് ഫോറത്തിന്റെ രൂപത്തിൽ ആശയവിനിമയം നടത്താനും സാധിക്കും. ഇത് കൂടാതെ, "ട്രസ്റ്റഡ് ഫ്രണ്ട്സ്" എന്ന പേരിൽ, ഉപയോക്താക്കൾക്ക് വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടുള്ള സന്ദേശങ്ങൾ കൈമാറാനും സൗകര്യമുണ്ട്. രണ്ട് ഉപയോക്താക്കളിൽ ഒരാൾ 18 വയസ്സിൽ കൂടുതലും മറ്റൊരാൾ 13-17 പ്രായ വിഭാഗത്തിലുമാണെങ്കിൽ അവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ, ഇരുവർക്കും നേരിട്ട് പരിചയമുണ്ടെന്ന് കൂടി തെളിയിക്കണം. ഇരുവരും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് വഴിയോ, കോണ്ടാക്ടുകൾ അപ്ലോഡ് ചെയ്യുന്നത് വഴിയോ ആണ് ഈ പരിശോധന പൂർത്തിയാക്കുന്നത്.<ref name=":32">{{Cite web|url=https://www.theverge.com/news/708670/roblox-trusted-connections-age-estimation-privacy|title=Roblox will require a facial scan or government ID to have unfiltered chats|access-date=July 18, 2025|last=Peters|first=Jay|date=July 17, 2025|website=The Verge|language=en-US}}</ref><ref>{{Cite web|url=https://variety.com/2025/gaming/news/roblox-friends-age-estimation-teen-safety-tools-1236463348/|title=Roblox Rebrands 'Friends' Feature as Gaming Platform Launches New Age-Estimation Teen Safety Tools|access-date=July 18, 2025|last=Maas|first=Jennifer|date=July 17, 2025|website=Variety|language=en-US}}</ref> ഐഡി വെരിഫിക്കേഷൻ വഴിയോ, പ്രായം എസ്റ്റിമേറ്റ് ചെയ്യാവുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയോ നടത്തുന്ന പ്രായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46">{{Cite web|url=https://www.theverge.com/news/856696/roblox-age-check-estimation-chat|title=Roblox now requires an age check if you want to chat|access-date=2026-01-08|last=Peters|first=Jay|date=2026-01-07|website=The Verge|language=en-US}}</ref><ref name=":45">{{Cite news|date=2025-11-21|title=Roblox, Where Kids Game and Chat, Will Analyze Users' Faces to Verify Age|url=https://www.nytimes.com/2025/11/21/business/roblox-age-verification.html|access-date=2025-11-28|work=[[The New York Times]]|language=en}}</ref> കൂടാതെ, സമപ്രായ വിഭാഗങ്ങളിൽ വരുന്ന ഉപയോക്താക്കൾക്ക് മാത്രം പരസ്പരം ആശയവിനിമയം സാധ്യമാകുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും ഇതിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, 12 വയസ്സുള്ള ഒരു ഉപയോക്താവിന്, 9 മുതൽ 15 വരെ പ്രായമുള്ള ഉപയോക്താക്കളുമായി മാത്രമേ ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46" /> തേർഡ്-പാർട്ടി പ്രായ പരിശോധനാ സോഫ്റ്റ് വെയറായ പെ‌ർസോണ ഉപയോഗിച്ചാണ്, പ്ലാറ്റ്ഫോമിലെ പ്രായം നിർണയിക്കുന്നതും പരിശോധിക്കുന്നതും. പ്രായം നിർണയിക്കുമ്പോൾ മറ്റ് പ്രായ വിഭാഗങ്ങളിൽ ഉൾപ്പെടാനുള്ള സാധ്യത കൂടി ഉള്ളതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ ഐ.ഡി നൽകിക്കൊണ്ട് സ്വയമേ പ്രായ വിഭാഗം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.<ref>{{Cite web|url=https://www.usatoday.com/story/tech/2026/01/05/roblox-face-scan-child-safety-features/87970290007/|title=I got an up-close look at Roblox's new safety feature. Here's what I found.|access-date=2026-01-08|last=Hale|first=Rachel|website=USA TODAY|language=en-US}}</ref> == അവലംബം == <references /> [[വർഗ്ഗം:വീഡിയോ ഗെയിമുകൾ]] 1g2mr6ccu2yp5c47lb89pjmxtxtfp2e 4634106 4634105 2026-06-28T13:54:04Z Sai K shanmugam 24791 4634106 wikitext text/x-wiki {{Prettyurl|Roblox}}{{Infobox video game | italic title = no | title = {{noitalics|റോബ്ലോക്സ്}} | caption = റോബ്ലോക്സ് ലോഗോ (2022 മുതൽ) | image = Roblox Logo 2022.svg{{!}}class=skin-invert<!-- While a new app icon was introduced in 2024, this logo is utilized for far more things—including the website—and does a better job representing Roblox as a whole. The app icon is currently used in the overview section. --> | developer = [[റോബ്ലോക്സ് കോർപ്പറേഷൻ]] | released = {{collapsible list|title={{nobold|സെപ്റ്റംബർ 1, 2006}}|{{Unbulleted list |'''വിൻഡോസ്'''|September 1, 2006 |'''ഐഒഎസ്'''|December 11, 2012 |'''ആൻഡ്രോയ്ഡ്'''|July 16, 2014 |'''എക്സ്ബോക്സ് വൺ'''|November 20, 2015 |'''മെറ്റ ക്വെസ്റ്റ് 2''', '''Quest Pro'''|September 2023 |'''PS4'''|October 10, 2023 |'''PS5'''|April 14, 2026 }}}} | genre = [[ഗെയിം നിർമ്മാണ സംവിധാനം]], [[മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം]] | platforms = {{ubl|[[വിൻഡോസ്]]|[[മാക് ഒഎസ്]]|[[ഐ.ഒ.എസ്]]|[[Android (operating system)|ആൻഡ്രോയ്ഡ്]]|[[എക്സ്ബോക്സ് വൺ]]|[[Quest 2|മെറ്റ ക്വെസ്റ്റ് 2]]|[[മെറ്റ ക്വെസ്റ്റ് പ്രോ]]|[[പ്ലേസ്റ്റേഷൻ 4]]|[[പ്ലേസ്റ്റേഷൻ 5]]}}<!-- [[MOS:VGPLATFORMS]] mandates that a platform which did not receive a native release do not belong in the infobox. Therefore, Xbox Series X/S should be excluded, as it did not receive a native release independent from the Xbox One release. --> | designer = [[ഡേവിഡ് ബസുക്കി]]<br />എറിക് കാസൽ | modes = [[സിംഗിൾ പ്ലെയർ]], [[മൾട്ടിപ്ലെയർ]] | publisher = [[റോബ്ലോക്സ് കോർപ്പറേഷൻ]] }} [[വീഡിയോ ഗെയിമുകളുടെ ചരിത്രം|ഗെയിമുകൾ]] നിർമ്മിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിൽ [[റോബ്ലോക്സ് കോർപ്പറേഷൻ]] നിർമ്മിച്ച ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവുമാണ് '''റോബ്ലോക്സ്''' (''/ˈroʊ.blɒks/ ⓘ, റോ-ബ്ലോക്സ്'' ). 2004-ൽ [[ഡേവിഡ് ബസുക്കി]], [[എറിക് കാസൽ]] എന്നിവർ ചേർന്ന് നിർമിച്ച ഈ സംവിധാനം 2006-ലാണ് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയത്. 2025 ഫെബ്രുവരി വരെ, 85.3 ദശലക്ഷം ഉപയോക്താക്കളാണ് റോബ്ലോക്സിനുള്ളത്. 16 വയസ്സിൽ താഴെയുള്ള അമേരിക്കൻ കുട്ടികളുടെ പകുതിയും റോബ്ലോക്സ് ഉപയോഗിക്കുന്നവരാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലക്ഷക്കണക്കിന് ഗെയിമുകൾ ലഭ്യമായിട്ടുള്ള റോബ്ലോക്സ് പ്ലാറ്റ്ഫോം, [[ലുവ]] എന്ന പ്രോഗ്രാമിങ് ഭാഷയും റോബ്ലോക്സ് സ്റ്റുഡിയോ എന്ന തനത് ഗെയിം എഞ്ചിനും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ സൗജന്യമാണെങ്കിലും, "റോബക്സ്" എന്ന് പേരുള്ള വിർച്വൽ കറൻസി ഉപയോഗിച്ച് ഗെയിമുകൾക്കുള്ളിൽ ഫീച്ചറുകൾ വാങ്ങാനും, റോബക്സ് ഈടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഗെയിമുകൾക്കുള്ളിൽ നിർമ്മിക്കാൻ ഗെയിം സൃഷ്ടാക്കൾക്കും സാധിക്കും. റോബക്സിനെയും അതുപയോഗിച്ച് വാങ്ങാവുന്ന വസ്തുക്കളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ വിർച്വൽ എക്കോണമിയും റോബ്ലോക്സിന്റെ ഭാഗമാണ്. "ഡെവലപ്പർ എക്സ്ചേഞ്ച്" എന്ന സംവിധാനം വഴി, ഗെയിം സ്രഷ്ടാക്കൾക്ക് അവർ സമ്പാദിച്ച റോബക്സുകൾ യഥാർത്ഥ നാണയങ്ങളാക്കാനുള്ള സംവിധാനവുമുണ്ട്. അഡ്വെർഗെയിംസ്, ഇവന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിർച്വൽ പരിപാടികളും ഈ ആപ്ലിക്കേഷന്റെ ഭാഗമാണ്. കമ്പനിയായും ഗെയിമിങ് ശൃംഖലയായും ചെറിയ തലത്തിൽ തുടങ്ങിയ റോബ്ലോക്സ് പ്ലാറ്റ്ഫോം, 2010-കളുടെ രണ്ടാം പകുതിയിൽ വലിയ പുരോഗതി കൈവരിച്ചു. തുടർന്ന്, [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്-19 വ്യാപനസമയത്താണ്]] ഈ പ്ലാറ്റ്ഫോമിന് ഉപയോഗത്തിൽ ക്രമാതീതമായ വളർച്ച ഉണ്ടാവുന്നത്. 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു. വിമർശകരുടെ വിലയിരുത്തലുകൾ അനുകൂലമായിരുന്നെങ്കിലും, ഗെയിമുകളിൽ കടന്നുവരുന്ന ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങളും, തീവ്രമായ രാഷ്ട്രീയ പ്രമേയങ്ങളും ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളോടും, മൈക്രോട്രാൻസാക്ഷനുകൾ ഉപയോഗപ്പെടുത്തുന്നതിലുമുള്ള ചൂഷണത്തിന്റെ രീതിയിലുള്ള സമീപനങ്ങളും വിമർശനവിധേയമായിട്ടുണ്ട്. [[ചൈന]], [[ഈജിപ്റ്റ്|ഈജിപ്ത്]], [[തുർക്കി]], [[ഇറാഖ്‌|ഇറാഖ്]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്ലാറ്റ്ഫോം പൂർണമായി നിരോധിക്കുകയും നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. == ഘടന == [[പ്രമാണം:Roblox_(2025)_(App_Icon).svg|ലഘുചിത്രം|125x125ബിന്ദു|2025 മുതലുള്ള റോബ്ലോക്സിന്റെ ആപ്പ് ഐക്കൺ]] യൂസർ-ജനറേറ്റഡ് ഉള്ളടക്കങ്ങളെയും ഗെയിമുകളെയും ആസ്പദമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവും അടങ്ങുന്നതാണ് റോബ്ലോക്സ്.<ref name=":17">{{Cite web|url=https://www.digitaltrends.com/gaming/what-is-roblox/|title=What is Roblox?|access-date=February 4, 2025|last=Yaden|first=Joseph|date=May 3, 2020|website=[[Digital Trends]]|language=en|archive-url=https://web.archive.org/web/20200530125358/https://www.digitaltrends.com/gaming/what-is-roblox/|archive-date=May 30, 2020|url-status=live}}</ref><ref name=":12">{{Cite web|url=https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|title=How Roblox avoided the gaming graveyard and grew into a $2.5B company|access-date=August 28, 2020|last=Morrison|first=Sherwood|date=July 12, 2019|website=[[TechCrunch]]|archive-url=https://web.archive.org/web/20200815205813/https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|archive-date=August 15, 2020|url-status=live}}</ref> റോബ്ലോക്സ് സ്റ്റുഡിയോ എന്ന ഗെയിം എഞ്ചിൻ ഉപയോഗിച്ചാണ് ഇതിനുള്ളിലെ ഗെയിമുകളുടെ നി‌ർമ്മാണം.<ref>{{Cite news|last=Dredge|first=Stuart|date=September 29, 2019|title=All you need to know about Roblox|url=https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|access-date=April 21, 2020|work=[[The Guardian]]|archive-date=April 20, 2020|archive-url=https://web.archive.org/web/20200420184132/https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|url-status=live}}</ref> നിർമ്മിച്ച ഗെയിമുകൾ, മറ്റ് ഉപയോക്താക്കൾക്കായി പങ്കുവെക്കാൻ സാധിക്കും.<ref name=":172" /> ജയിലിൽ നിന്ന് രക്ഷപ്പെടുന്നത് മുതൽ, വിവിധ കഥാപാത്രങ്ങൾ കടന്നുവരുന്നത് ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്ക വിഭാഗങ്ങൾ ഈ ഗെയിമുകൾക്ക് ഉണ്ടാകാറുണ്ട്.<ref name="takahashi">{{Cite web|url=https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|title=Roblox's 10 biggest games of all time — each with more than a billion plays|access-date=April 22, 2020|last=Takahashi|first=Dean|date=December 9, 2019|website=[[VentureBeat]]|archive-url=https://web.archive.org/web/20210829234431/https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|archive-date=August 29, 2021|url-status=live}}</ref> കുടുംബ-സൗഹൃദപരമായി, ഉപയോക്താക്കൾക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം, നിലവിൽ പ്രധാനപ്പെട്ട ഒരു മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം (MMOG) ആയും വിലയിരുത്തപ്പെടുന്നു.<ref name=":26">{{Cite web|url=https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|title=MMO Family: Winter fun and cool cash in Roblox|access-date=February 5, 2025|last=Bryan|first=Karen|date=February 13, 2014|website=[[Engadget]]|language=en-US|archive-url=https://web.archive.org/web/20240522025049/https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|archive-date=May 22, 2024|url-status=live}}</ref> ഗെയിം ഉപയോഗം സൗജന്യമാണെങ്കിലും, യഥാർത്ഥ നാണയമുപയോഗിച്ച് വാങ്ങാവുന്ന 'റോബക്സ്' എന്ന് പേരുള്ള വിർച്വൽ കറൻസിയും ഈ ഗെയിമുകളുടെ പ്രധാന ഘടകമാണ്.<ref name=":173" /> പ്ലാറ്റ്ഫോമിലെ വിർച്വൽ കഥാപാത്രങ്ങളിൽ (അവതാർ) ഉപയോഗിക്കാവുന്ന വിർച്വൽ വസ്തുക്കൾ വാങ്ങാനോ, പണമടച്ച് മാത്രം ഉപയോഗിക്കാവുന്ന ഗെയിമുകൾ ഉപയോഗിക്കാനോ റോബ്ക്സ് ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾ നിർമ്മിക്കുന്ന ഗെയിമുകളാണെങ്കിൽക്കൂടി, ഇവയിൽ കഥാപാത്രങ്ങൾക്ക് ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളും റോബ്ലോക്സ് തന്നെ നിർമ്മിച്ചവയുമാണ്.<ref name="NYTimes">{{Cite news|last=Browning|first=Kellen|date=August 16, 2020|title=You May Not Know This Pandemic Winner, but Your Tween Probably Does|url=https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|url-access=subscription|url-status=live|archive-url=https://web.archive.org/web/20200816195005/https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|archive-date=August 16, 2020|access-date=August 17, 2020|work=[[The New York Times]]}}</ref><ref name=":18">{{Cite news|last1=givenothingback|last2=Captain_Rando|date=August 16, 2019|title=Paving the Road to a User-Generated Catalog|url=https://blog.roblox.com/2019/08/paving-road-user-generated-catalog/|url-status=dead|archive-url=https://web.archive.org/web/20191115092828/http://blog.roblox.com/2019/08/paving-road-user-generated-catalog/|archive-date=November 15, 2019|access-date=June 4, 2020|website=Roblox Blog|language=en-US}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി ഗെയിം സ്രഷ്ടാക്കൾക്ക് അവർ സ്വന്തമാക്കിയ റോബക്സ് കറൻസികൾ യഥാ‌ർത്ഥ നാണയങ്ങളാക്കി മാറ്റാനും സാധിക്കും.<ref name=":24">{{Cite web|url=https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|title=Roblox developers to earn real currency on PC later this year|access-date=February 4, 2025|last=Astle|first=Aaron|date=September 9, 2024|website=[[Pocket Gamer|PocketGamer.biz]]|language=en|archive-url=https://web.archive.org/web/20240909200015/https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|archive-date=September 9, 2024|url-status=live}}</ref> കൂടാതെ, മാസം തോറും ലഭ്യമാക്കാറുള്ള 'റോബ്ലോക്സ് പ്ലസ്' എന്ന സേവനം വഴി ഇതിന്റെ വരിക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാറുണ്ട്.<ref name=":49">{{Cite web|url=https://www.gamesindustry.biz/roblox-unveils-new-subscription-service-roblox-plus|title=Roblox unveils new subscription service Roblox Plus|access-date=2026-05-23|last=Blake|first=Vikki|date=2026-04-13|website=GamesIndustry.biz|language=en}}</ref> === വിർച്വൽ കറൻസിയും മറ്റിടപാടുകളും === [[പ്രമാണം:Robux_2019_Logo_gold.svg|ലഘുചിത്രം|വിർച്വൽ കറൻസിയായ റോബക്സിന്റെ ലോഗോ]] വിർച്വൽ കറൻസിയായ റോബക്സിനെ ആസ്പദമാക്കിയുള്ള വലിയൊരു സാമ്പത്തികവ്യവസ്ഥ റോബ്ലോക്സിന്റെ ഭാഗമാണ്.<ref name=":19">{{cite news|last1=Vanian|first1=Jonathan|date=September 8, 2023|title=Roblox is letting game creators sell 3D virtual goods as it looks for ways to boost revenue|url=https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|url-status=live|archive-url=https://web.archive.org/web/20240129164330/https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|archive-date=January 29, 2024|access-date=January 29, 2024|work=[[CNBC]]|language=en}}</ref><ref>{{Cite web|url=https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|title=The growing influence of virtual gaming platforms like Roblox on how we interact online|access-date=February 4, 2025|last=Coulter|first=Natalie|date=July 1, 2024|website=The Conversation|language=en-US|archive-url=https://web.archive.org/web/20250106164752/https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|archive-date=January 6, 2025|url-status=live}}</ref> ഈ കറൻസി ഉപയോഗിച്ച് ഉപയോക്താക്കൾ വിർച്വൽ വസ്തുക്കൾ വിൽക്കാനും, വാങ്ങാനും സാധിക്കും.<ref name="NYTimes2" /> റോബ്ക്സും മറ്റ് സൗകര്യങ്ങളും വാങ്ങുമ്പോൾ വിലക്കുറവ് ലഭ്യമാക്കുന്ന 'റോബ്ലോക്സ് പ്ലസ്' എന്ന സേവനവും റോബ്ലോക്സ് ലഭ്യമാക്കാറുണ്ട്. ഇതിലൂടെ ഉപയോക്തൃ-നിർമിതമായ ഉള്ളടക്കങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കും.<ref name=":492" /><ref name=":50">{{Cite news|last=Carpenter|first=Lincoln|date=2026-04-10|title=Roblox unveils new Roblox Plus monthly subscription that pays creators who get players to sign up for the new Roblox Plus monthly subscription|url=https://www.pcgamer.com/software/platforms/roblox-unveils-new-roblox-plus-monthly-subscription-that-pays-creators-who-get-players-to-sign-up-for-the-new-roblox-plus-monthly-subscription/|access-date=2026-05-23|work=PC Gamer|language=en}}</ref> ഗെയിമുകൾക്ക് സമാനമായി, റോബ്ലോക്സിലെ ഭൂരിഭാഗം വസ്തുക്കളും ഉപയോക്തൃ-നിർമിതമാണ്.<ref name=":182" /><ref name=":19" /> ആദ്യഘട്ടത്തിൽ റോബ്ലോക്സ് ഡെവലപ്പർമാർക്ക് മാത്രമേ അവതാറുകളെ സൃഷ്ടിക്കാൻ കഴിയുമായിരുന്നുള്ളൂവെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ പ്ലാറ്റ്ഫോം കൈവരിച്ച പുരോഗതികൾക്കൊപ്പം ഉപയോക്താക്കൾക്ക് നിർമ്മിക്കാവുന്ന ഉള്ളടക്കങ്ങളുടെ ശേഷിയും വർധിക്കുകയായിരുന്നു.<ref name=":20">{{cite news|last1=Peters|first1=Jay|date=August 16, 2023|title=Roblox is about to let users sell custom-made avatar bodies and heads|url=https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> 2019 മുതൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് അവതാർ ഉപകരണങ്ങളും അനിമേഷനുകളും,<ref name=":182" /> ബണ്ടിലുകളും പുറത്തിറക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു.<ref name=":19" /><ref>{{cite news|last1=Fragen|first1=Jordan|date=August 16, 2023|title=Roblox adds avatar bodies and heads to UGC marketplace|url=https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|url-status=live|archive-url=https://web.archive.org/web/20240129164330/https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|archive-date=January 29, 2024|access-date=January 29, 2024|work=[[VentureBeat]]}}</ref><ref name=":20" /> റോബ്ലോക്സിലുള്ള ചില വസ്തുക്കൾക്ക് 'ലിമിറ്റഡ്' ആയ ലഭ്യതയാണുള്ളത്. ഇവയ്ക്ക് സ്ഥിരമായ വിലയ്ക്ക് പ്രകാരം ആവശ്യമേറുന്നതനുസരിച്ച് മാറുന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിവേഗ കൈമാറ്റം സാധ്യമല്ലാത്ത ടോക്കണുകൾക്ക് സമാനമാണ് ഈ വസ്തുക്കളുടെ കൈമാറ്റം. ഏകദേശം 10 ലക്ഷത്തിലധികം റോബക്സ് നാണയങ്ങളാണ് സാധാരണയായി ഇവയുടെ വിലയായി നിശ്ചയിക്കാറുള്ളത്.<ref name=":21">{{cite news|last1=Peters|first1=Jay|date=April 14, 2023|title=Roblox creators can now make and sell limited-run avatar gear|url=https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> വസ്തുക്കളുടെ ആദ്യ വില്പന പൂർത്തിയായി അവ കിട്ടാതെയായാൽ, ഉപയോക്താക്കൾക്ക് കൂടിയ വിലയ്ക്ക് ഇവ വീണ്ടും വിൽക്കാനും സാധിക്കും.<ref name=":22">{{Cite web|url=https://www.pcgamesn.com/roblox/trading-feature|title=New Roblox trading feature makes it easier to exchange items|access-date=February 4, 2025|last=Meers|first=Whitney|date=August 18, 2022|website=[[PCGamesN]]|language=en-US|archive-url=https://web.archive.org/web/20240813162430/https://www.pcgamesn.com/roblox/trading-feature|archive-date=August 13, 2024|url-status=live}}</ref> സജീവമായ റോബ്ലോക്സ് പ്ലസ് വരിക്കാർക്ക് അവർക്കിടയിൽ ഇത്തരം ലിമിറ്റഡ് വസ്തുക്കൾ വിൽക്കാനും സാധിക്കും.<ref name=":50" /> ഔദ്യോഗികമായി നിർമ്മിച്ച വസ്തുക്കൾക്ക് മാത്രമാണ് ഈ കൈമാറ്റം സാധ്യമാവുക, ഉപയോക്തൃ-നിർമിതമായ വസ്തുക്കൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യാൻ കഴിയില്ല.<ref>{{cite news|date=April 6, 2023|title=Roblox UGC limiteds are now available in the marketplace|url=https://www.pockettactics.com/roblox/ugc-limiteds|url-status=live|archive-url=https://web.archive.org/web/20230716014241/https://www.pockettactics.com/roblox/ugc-limiteds|archive-date=July 16, 2023|access-date=July 16, 2023|work=[[Pocket Tactics]]}}</ref> ഒറ്റത്തവണ വാങ്ങാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.<ref>{{Cite web|url=https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|title=Why is kids' video game Roblox worth $38 billion and what do parents need to know?|access-date=March 28, 2021|last1=Carter|first1=Marcus|last2=Mavoa|first2=Jane|date=March 17, 2021|website=[[The Conversation (website)|The Conversation]]|archive-url=https://web.archive.org/web/20210419052345/https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|archive-date=April 19, 2021|url-status=live}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി, ഇവർക്ക്, റോബക്സിനെ യഥാർത്ഥ നാണയമാക്കി കൈവശപ്പെടുത്താനും സാധിക്കും.<ref>{{Cite web|url=https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|title=18 year olds are making $10K a month from user-generated games in Roblox|access-date=February 4, 2025|last=Takahashi|first=Dean|date=May 1, 2014|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20231202002538/https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|archive-date=December 2, 2023|url-status=live}}</ref> കുറഞ്ഞത് 30,000 റോബക്സെങ്കിലും ഇതിനായി ഉണ്ടായിരിക്കേണ്ടതാണ്.<ref name=":242" /> 2020-ൽ, ഏതാണ്ട് 345,000 ഗെയിം ഡെവലപ്പർമാർ ഈ പ്ലാറ്റ്ഫോമിലൂടെ പണം സമ്പാദിക്കുന്നുണ്ടെന്ന് റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study">{{Cite web|url=https://docsend.com/view/yytafca42a83pbgq|title=Dubit Guide to Roblox for Brands|access-date=July 10, 2020|last1=Douthwaite|first1=Andrew|last2=Warneford|first2=Matthew|year=2020|website=DocSend|publisher=[[Dubit Limited]]|page=5|archive-url=https://web.archive.org/web/20200711070429/https://docsend.com/view/yytafca42a83pbgq|archive-date=July 11, 2020|last3=Pierce|first3=Matt|url-status=live}}</ref> അവതാർ വസ്തുക്കൾ നിർമ്മിക്കുന്നത് വഴിയും ലാഭമുണ്ടാക്കാൻ സാധിക്കും. ഉപയോക്താക്കളിൽ പലരും ഈ വസ്തുക്കൾ രൂപകല്പന ചെയ്യുന്നത് പൂർണസമയ തൊഴിലായി തന്നെ ചെയ്യാൻ തുടങ്ങിയെന്നും റോബ്ലോക്സ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. $100,000 വരെ ഈ സ്രഷ്ടാക്കൾ റോബ്ലോക്സ് പ്ലാറ്റ്ഫോം വഴി സമ്പാദിക്കാറുണ്ടെന്നും ഔദ്യോഗിക പ്രസ്താവനകൾ സൂചിപ്പിക്കുന്നു.<ref>{{Cite web|url=https://www.cnbc.com/2024/05/30/22-year-old-makes-over-100000-a-year-on-roblox-without-a-college-degree.html|title=22-year-old turned Roblox side hustle into a business bringing in over $100,000 a year|access-date=March 15, 2025|last=Smith|first=Morgan|date=May 30, 2024|website=CNBC|language=en}}</ref> സൗജന്യമായി റോബക്സ് ലഭ്യമാക്കും എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മെസ്സേജുകളും വെബ്സൈറ്റുകളും ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള തട്ടിപ്പുകളും ഈ പ്ലാറ്റ്ഫോമിന്റെ ഉപയോഗങ്ങളുടെ ഭാഗമാണ്.<ref>{{Cite news|last=Han|first=Nydia|date=June 15, 2018|title=Action News Troubleshooters: Spotting video game scams|url=https://6abc.com/video-games-roblox-robux-fortnight/3603994/|url-status=live|archive-url=https://web.archive.org/web/20210127235823/https://6abc.com/video-games-roblox-robux-fortnight/3603994/|archive-date=January 27, 2021|access-date=September 4, 2020|work=[[WPVI-TV]]}}</ref> കൂടാതെ, റോബ്ലോക്സ് അക്കൗണ്ടുകൾ അനധികൃതമായി കൈവശപ്പെടുത്തി, അവ വിൽക്കുന്ന 'ബീമറുകൾ' എന്ന പേരിൽ അറിയപ്പെടുന്നവരുമുണ്ട്. ഫിഷിംഗ് വെബ്സൈറ്റുകളോ ഉപയോക്താക്കളുടെ [[HTTP cookie#Cookie theft and session hijacking|സെഷൻ ടോക്കണുകൾ]] കൈക്കലാക്കിയോ ആണ് ഈ തട്ടിപ്പുകൾ സാധാരണ നടക്കാറുള്ളത്.<ref>{{Cite news|last=Chalk|first=Andy|date=February 14, 2022|title=A new report on Roblox reveals how hackers and scammers are continuing to rip off kids|url=https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|url-status=live|archive-url=https://web.archive.org/web/20230706072658/https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|archive-date=July 6, 2023|access-date=July 10, 2023|work=[[PC Gamer]]|language=en}}</ref> അക്കൗണ്ടിലേക്ക് കയറിക്കഴിഞ്ഞാൽ, അതിലുള്ള വിലപിടിപ്പുള്ള വിർച്വൽ വസ്തുക്കൾ കൈക്കലാക്കി, അവ മാർക്കറ്റ് വെബ്സൈറ്റുകളോ ഡിസ്കോർഡ് ആപ്പോ ഉപയോഗിച്ച് വിറ്റ് ക്രിപ്റ്റോ കറൻസിയോ യഥാർത്ഥ കറൻസിയോ നേടുന്നത് വരെ ഇത്തരം തട്ടിപ്പുകളിൽ സംഭവിക്കാറുണ്ട്. റോബ്ലോക്സിലെ ഇത്തരം അനധികൃതമായ പ്രവണതകളെ പൂർണമായി വിളിക്കുന്ന പേരാണ് 'ബീമിങ്'. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്ക് അവരുടെ വസ്തുക്കൾ തിരികെ നേടാനുള്ള 'റോൾബാക്ക്' സംവിധാനം റോബ്ലോക്സ് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ഒരു അക്കൗണ്ടിന് ഒരൊറ്റ തവണ മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുന്നത്.<ref name="vice">{{Cite news|last=Cox|first=Joseph|date=February 14, 2022|title=How Roblox 'Beamers' Get Rich Stealing from Children|url=https://www.vice.com/en/article/roblox-beaming-hackers/|url-status=live|archive-url=https://web.archive.org/web/20230531094709/https://www.vice.com/en/article/88gd4a/roblox-beaming-hackers|archive-date=May 31, 2023|access-date=July 10, 2023|work=[[Vice (magazine)|Vice]]|language=en}}</ref> === റോബ്ലോക്സ് സ്റ്റുഡിയോയും ഗെയിം ഘടനയും === റോബ്ലോക്സ് സ്റ്റുഡിയോ എന്നാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിന്റെയും<ref>{{Cite web|url=https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|title=Roblox is using the metaverse and AI to make creating games accessible|access-date=February 4, 2025|last=Gould|first=Elie|date=November 14, 2022|website=[[TechRadar]]|language=en|archive-url=https://web.archive.org/web/20240802033546/https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|archive-date=August 2, 2024|url-status=live}}</ref> ഗെയിം നിർമ്മാണ സോഫ്റ്റ് വെയറിന്റെയും പേര്.<ref name=":101">{{Cite web|url=https://www.pcmag.com/how-to/roblox-101-how-to-make-your-first-game|title=Roblox 101: How to Make Your First Game|access-date=August 4, 2024|last=Haskins|first=Heath|date=September 16, 2021|website=[[PCMag]]|archive-url=https://web.archive.org/web/20240804215231/https://www.pcmag.com/how-to/roblox-101-how-to-make-your-first-game|archive-date=August 4, 2024|url-status=live}}</ref><ref>{{Cite web|url=https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|title=Roblox says 70 user-created games have crossed a billion plays|access-date=February 4, 2025|last=Takahashi|first=Dean|date=January 18, 2023|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20240721113943/https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|archive-date=July 21, 2024|url-status=live}}</ref> [[ലൂഅ (പ്രോഗ്രാമിംഗ് ഭാഷ)|ലൂഅ]] 5.1 എന്ന പ്രോഗ്രാമിങ് ഭാഷയുടെ പതിപ്പായ Luau ഉപയോഗിച്ചാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിനും എല്ലാ ഗെയിമുകളും പ്രവർത്തിക്കുന്നത്.<ref>{{Cite web|url=https://luau.org/why|title=Why Luau?|access-date=February 4, 2025|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20250130081648/https://luau.org/why|archive-date=January 30, 2025|url-status=live}}</ref> 2021 നവംബർ മുതൽ, എംഐടി അനുമതിപത്രത്തിനു കീഴിൽ ഈ പ്രോഗ്രാമിങ് ഭാഷ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാക്കിയിരുന്നു.<ref name=":41">{{Cite web|url=https://techcrunch.com/2022/07/24/roblox-beefs-up-its-developer-tools-as-it-looks-to-a-future-beyond-games/|title=Roblox beefs up its developer tools as it looks to a future beyond games|access-date=February 4, 2025|last=Miller|first=Ron|date=July 24, 2022|website=[[TechCrunch]]|language=en-US}}</ref><ref>{{Cite web|url=https://luau-lang.org/2021/11/03/luau-goes-open-source.html|title=Luau Goes Open-Source|access-date=August 3, 2024|date=November 3, 2021|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20240803175411/https://luau-lang.org/2021/11/03/luau-goes-open-source.html|archive-date=August 3, 2024|url-status=live}}</ref> സി++ ഉപയോഗിച്ചാണ് എഞ്ചിന്റെ ചില ഘടകങ്ങൾ നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|title=Roblox CEO podcasts about the rise of the metaverse|access-date=February 4, 2025|last=Takahashi|first=Dean|date=July 21, 2021|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20250510192018/https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|archive-date=May 10, 2025|url-status=dead}}</ref> പുതിയ ഗെയിമുകളുടെ നിർമ്മാണത്തിനായി റോബ്ലോക്സ് സ്റ്റുഡിയോയിൽ തന്നെ ഇതിനോടകം നിർമ്മിച്ചുവെച്ചിട്ടുള്ള ഫലകങ്ങൾ ഉപയോക്താക്കൾക്ക് മാറ്റം വരുത്താവുന്ന രീതിയിൽ ലഭ്യമാണ്.<ref name=":101" /> 2020 വരെ, ഏകദേശം 20 ലക്ഷത്തിലധികം ഡെവലപ്പർമാർ റോബ്ലോക്സ് സ്റ്റുഡിയോ ഉപയോഗിക്കുന്നതായും, 2 കോടിയോളം ഗെയിമുകൾ ഓരോ വർഷവും പുതിയതായി നിർമ്മിക്കപ്പെടുന്നുണ്ടെന്നുമാണ് റോബ്ലോക്സ് പുറത്തുവിട്ട കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഡെവലപ്പർമാരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്നും റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study" /> === ഗെയിമുകൾ === {{Main|റോബ്ലോക്സ് ഗെയിമുകളുടെ പട്ടിക}} ഉപയോക്തൃ-നിർമിത ഗെയിമുകളുടെ പ്ലാറ്റ്ഫോം ആയതിനാൽ, പ്രശസ്തമായ ഗെയിമുകളുടെ വലിയൊരു നിര റോബ്ലോക്സിൽ ലഭ്യമാണ്. ഇവയിൽ 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു..<ref name=":29">{{Cite news|date=August 21, 2020|title=Gamers are logging millions of hours a day on Roblox|url=https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|url-status=live|archive-url=https://web.archive.org/web/20210328183921/https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|archive-date=March 28, 2021|access-date=August 22, 2020|newspaper=[[The Economist]]}}</ref> വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ള ഈ ഗെയിമുകൾ,<ref name="takahashi2" /> അവയുടെ ഉള്ളടക്കത്തിനനുസൃതമായി ഏജ് റേറ്റിങ്ങിനും വിധേയമാണ്.<ref name=":38" /> എല്ലാവർക്കും ഉപയോഗിക്കാവുന്നത്, 9, 13, 17 എന്നീ പ്രായങ്ങൾക്ക് മുകളിലുള്ളവർക്ക് മാത്രം എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഗെയിമുകളെ റേറ്റിങ് ഉപയോഗിച്ച് തരംതിരിച്ചിരിക്കുന്നത്. 17 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം കളിക്കാവുന്ന ഗെയിമുകൾക്ക് ഐ.ഡി പരിശോധനയും നിർബന്ധമാണ്.<ref name=":2" /> സാമ്പ്രദായികമായുള്ള സൗജന്യ വീഡിയോ ഗെയിമുകളുടെ സവിശേഷതകളിൽ നിന്ന് റോബ്ലോക്സ് വ്യത്യസ്തമാണെന്നും, വിജയകരമായ റോബ്ലോക്സ് ഗെയിമുകൾ വേഗത്തിലുള്ള സംതൃപ്തി തന്നെ നൽകുന്നതായും, എന്നാൽ ടൂട്ടോറിയലുകൾ ഉൾപ്പെടുത്തിയത് ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും 2021 മാർച്ചിൽ ടെക് ക്രഞ്ച് അഭിപ്രായപ്പെടുകയുണ്ടായി.<ref>{{Cite web|url=https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|title=5 mistakes creators make building new games on Roblox|access-date=March 28, 2021|last=Ferencz|first=Joe|date=March 27, 2021|website=[[TechCrunch]]|archive-url=https://web.archive.org/web/20210328104324/https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|archive-date=March 28, 2021|url-status=live}}</ref> ഒട്ടേറെ കമ്പനികൾ അവരുടെ ഉല്പന്നങ്ങളുടെ പ്രചരണത്തിനായി റോബ്ലോക്സിൽ അഡ്വെർഗെയിമുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.<ref name="Polygon ad">{{Cite web|url=https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|title=Roblox is 'exploiting' users with deceptive advertising, watchdog group says|access-date=May 25, 2023|last=Diaz|first=Ana|date=April 22, 2022|website=[[Polygon (website)|Polygon]]|publisher=[[Vox Media]]|archive-url=https://web.archive.org/web/20230525171939/https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|archive-date=May 25, 2023|url-status=live}}</ref><ref>{{Cite news|last=McCracken|first=Harry|date=April 19, 2023|title=Roblox grows up|url=https://www.fastcompany.com/90878692/roblox-grows-up|access-date=May 31, 2023|website=[[Fast Company]]|publisher=Fast Company, Inc|archive-date=June 3, 2023|archive-url=https://web.archive.org/web/20230603070142/https://www.fastcompany.com/90878692/roblox-grows-up|url-status=live}}</ref><ref name="TheObserverRoblox">{{cite web|url=https://www.theguardian.com/games/article/2024/jul/13/advergames-how-games-platform-roblox-became-a-corporate-marketing-playground|title='Advergames': how games platform Roblox became a corporate marketing playground|access-date=August 1, 2024|last1=Bains|first1=Collum|date=July 13, 2024|website=[[The Observer]]}}</ref> === ആശയവിനിമയങ്ങൾ === ഗെയിമുകൾക്കുള്ളിലെ ചാറ്റ് വഴിയും നേരിട്ടുള്ള സന്ദേശങ്ങളും ഉൾപ്പെടെ പല രീതികളിൽ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ റോബ്ലോക്സ് ലഭ്യമാക്കുന്നുണ്ട്..<ref name=":3">{{Cite web|url=https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|title=Roblox will restrict kids under 13 from chatting outside of games|access-date=July 18, 2025|last=Peters|first=Jay|date=November 18, 2024|website=The Verge|language=en-US|archive-url=https://web.archive.org/web/20241210074700/https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|archive-date=December 10, 2024|url-status=live}}</ref> 13 വയസ്സിൽ കൂടുതലുള്ള ഉപയോക്താക്കൾക്ക്, പ്രായ പരിശോധന പൂർത്തിയാക്കിയവരാണെങ്കിൽ വോയിസ് ചാറ്റ് സൗകര്യവും ലഭ്യമാണ്.<ref name=":25" /> കമ്മ്യൂണിറ്റികൾ (മുൻപ് ഗ്രൂപ്പുകൾ) എന്ന കൂട്ടായ്മകളിലും ഉപയോക്താക്കൾക്ക് ഭാഗമായിക്കൊണ്ട് സന്ദേശങ്ങൾ കൈമാറാനും, ഒരു ഇന്റർനെറ്റ് ഫോറത്തിന്റെ രൂപത്തിൽ ആശയവിനിമയം നടത്താനും സാധിക്കും. ഇത് കൂടാതെ, "ട്രസ്റ്റഡ് ഫ്രണ്ട്സ്" എന്ന പേരിൽ, ഉപയോക്താക്കൾക്ക് വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടുള്ള സന്ദേശങ്ങൾ കൈമാറാനും സൗകര്യമുണ്ട്. രണ്ട് ഉപയോക്താക്കളിൽ ഒരാൾ 18 വയസ്സിൽ കൂടുതലും മറ്റൊരാൾ 13-17 പ്രായ വിഭാഗത്തിലുമാണെങ്കിൽ അവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ, ഇരുവർക്കും നേരിട്ട് പരിചയമുണ്ടെന്ന് കൂടി തെളിയിക്കണം. ഇരുവരും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് വഴിയോ, കോണ്ടാക്ടുകൾ അപ്ലോഡ് ചെയ്യുന്നത് വഴിയോ ആണ് ഈ പരിശോധന പൂർത്തിയാക്കുന്നത്.<ref name=":32">{{Cite web|url=https://www.theverge.com/news/708670/roblox-trusted-connections-age-estimation-privacy|title=Roblox will require a facial scan or government ID to have unfiltered chats|access-date=July 18, 2025|last=Peters|first=Jay|date=July 17, 2025|website=The Verge|language=en-US}}</ref><ref>{{Cite web|url=https://variety.com/2025/gaming/news/roblox-friends-age-estimation-teen-safety-tools-1236463348/|title=Roblox Rebrands 'Friends' Feature as Gaming Platform Launches New Age-Estimation Teen Safety Tools|access-date=July 18, 2025|last=Maas|first=Jennifer|date=July 17, 2025|website=Variety|language=en-US}}</ref> ഐഡി വെരിഫിക്കേഷൻ വഴിയോ, പ്രായം എസ്റ്റിമേറ്റ് ചെയ്യാവുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയോ നടത്തുന്ന പ്രായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46">{{Cite web|url=https://www.theverge.com/news/856696/roblox-age-check-estimation-chat|title=Roblox now requires an age check if you want to chat|access-date=2026-01-08|last=Peters|first=Jay|date=2026-01-07|website=The Verge|language=en-US}}</ref><ref name=":45">{{Cite news|date=2025-11-21|title=Roblox, Where Kids Game and Chat, Will Analyze Users' Faces to Verify Age|url=https://www.nytimes.com/2025/11/21/business/roblox-age-verification.html|access-date=2025-11-28|work=[[The New York Times]]|language=en}}</ref> കൂടാതെ, സമപ്രായ വിഭാഗങ്ങളിൽ വരുന്ന ഉപയോക്താക്കൾക്ക് മാത്രം പരസ്പരം ആശയവിനിമയം സാധ്യമാകുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും ഇതിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, 12 വയസ്സുള്ള ഒരു ഉപയോക്താവിന്, 9 മുതൽ 15 വരെ പ്രായമുള്ള ഉപയോക്താക്കളുമായി മാത്രമേ ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46" /> തേർഡ്-പാർട്ടി പ്രായ പരിശോധനാ സോഫ്റ്റ് വെയറായ പെ‌ർസോണ ഉപയോഗിച്ചാണ്, പ്ലാറ്റ്ഫോമിലെ പ്രായം നിർണയിക്കുന്നതും പരിശോധിക്കുന്നതും. പ്രായം നിർണയിക്കുമ്പോൾ മറ്റ് പ്രായ വിഭാഗങ്ങളിൽ ഉൾപ്പെടാനുള്ള സാധ്യത കൂടി ഉള്ളതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ ഐ.ഡി നൽകിക്കൊണ്ട് സ്വയമേ പ്രായ വിഭാഗം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.<ref>{{Cite web|url=https://www.usatoday.com/story/tech/2026/01/05/roblox-face-scan-child-safety-features/87970290007/|title=I got an up-close look at Roblox's new safety feature. Here's what I found.|access-date=2026-01-08|last=Hale|first=Rachel|website=USA TODAY|language=en-US}}</ref> == അവലംബം == <references /> [[വർഗ്ഗം:വീഡിയോ ഗെയിമുകൾ]] mf252pkiuq0c9ha8vg70fxqwcs4t11r 4634107 4634106 2026-06-28T13:55:28Z Sai K shanmugam 24791 4634107 wikitext text/x-wiki {{Prettyurl|Roblox}}{{Infobox video game | italic title = no | title = {{noitalics|റോബ്ലോക്സ്}} | caption = റോബ്ലോക്സ് ലോഗോ (2022 മുതൽ) | image = Roblox Logo 2022.svg{{!}}class=skin-invert<!-- While a new app icon was introduced in 2024, this logo is utilized for far more things—including the website—and does a better job representing Roblox as a whole. The app icon is currently used in the overview section. --> | developer = [[റോബ്ലോക്സ് കോർപ്പറേഷൻ]] | released = {{collapsible list|title={{nobold|സെപ്റ്റംബർ 1, 2006}}|{{Unbulleted list |'''വിൻഡോസ്'''|September 1, 2006 |'''ഐഒഎസ്'''|December 11, 2012 |'''ആൻഡ്രോയ്ഡ്'''|July 16, 2014 |'''എക്സ്ബോക്സ് വൺ'''|November 20, 2015 |'''മെറ്റ ക്വെസ്റ്റ് 2''', '''Quest Pro'''|September 2023 |'''PS4'''|October 10, 2023 |'''PS5'''|April 14, 2026 }}}} | genre = [[ഗെയിം നിർമ്മാണ സംവിധാനം]], [[മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം]] | platforms = {{ubl|[[വിൻഡോസ്]]|[[മാക് ഒഎസ്]]|[[ഐ.ഒ.എസ്]]|[[Android (operating system)|ആൻഡ്രോയ്ഡ്]]|[[എക്സ്ബോക്സ് വൺ]]|[[Quest 2|മെറ്റ ക്വെസ്റ്റ് 2]]|[[മെറ്റ ക്വെസ്റ്റ് പ്രോ]]|[[പ്ലേസ്റ്റേഷൻ 4]]|[[പ്ലേസ്റ്റേഷൻ 5]]}}<!-- [[MOS:VGPLATFORMS]] mandates that a platform which did not receive a native release do not belong in the infobox. Therefore, Xbox Series X/S should be excluded, as it did not receive a native release independent from the Xbox One release. --> | designer = [[ഡേവിഡ് ബസുക്കി]]<br />എറിക് കാസൽ | modes = [[സിംഗിൾ പ്ലെയർ]], [[മൾട്ടിപ്ലെയർ]] | publisher = [[റോബ്ലോക്സ് കോർപ്പറേഷൻ]] }} [[വീഡിയോ ഗെയിമുകളുടെ ചരിത്രം|ഗെയിമുകൾ]] നിർമ്മിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിൽ [[റോബ്ലോക്സ് കോർപ്പറേഷൻ]] നിർമ്മിച്ച ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവുമാണ് '''റോബ്ലോക്സ്''' (''/ˈroʊ.blɒks/ ⓘ, റോ-ബ്ലോക്സ്'' ). 2004-ൽ [[ഡേവിഡ് ബസുക്കി]], [[എറിക് കാസൽ]] എന്നിവർ ചേർന്ന് നിർമിച്ച ഈ സംവിധാനം 2006-ലാണ് പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങിയത്. 2025 ഫെബ്രുവരി വരെ, 85.3 ദശലക്ഷം ഉപയോക്താക്കളാണ് റോബ്ലോക്സിനുള്ളത്. 16 വയസ്സിൽ താഴെയുള്ള അമേരിക്കൻ കുട്ടികളുടെ പകുതിയും റോബ്ലോക്സ് ഉപയോഗിക്കുന്നവരാണെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലക്ഷക്കണക്കിന് ഗെയിമുകൾ ലഭ്യമായിട്ടുള്ള റോബ്ലോക്സ് പ്ലാറ്റ്ഫോം, [[ലുവ]] എന്ന പ്രോഗ്രാമിങ് ഭാഷയും റോബ്ലോക്സ് സ്റ്റുഡിയോ എന്ന തനത് ഗെയിം എഞ്ചിനും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആപ്ലിക്കേഷൻ സൗജന്യമാണെങ്കിലും, "റോബക്സ്" എന്ന് പേരുള്ള വിർച്വൽ കറൻസി ഉപയോഗിച്ച് ഗെയിമുകൾക്കുള്ളിൽ ഫീച്ചറുകൾ വാങ്ങാനും, റോബക്സ് ഈടാക്കുന്ന രീതിയിലുള്ള വസ്തുക്കൾ ഗെയിമുകൾക്കുള്ളിൽ നിർമ്മിക്കാൻ ഗെയിം സൃഷ്ടാക്കൾക്കും സാധിക്കും. റോബക്സിനെയും അതുപയോഗിച്ച് വാങ്ങാവുന്ന വസ്തുക്കളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ വിർച്വൽ എക്കോണമിയും റോബ്ലോക്സിന്റെ ഭാഗമാണ്. "ഡെവലപ്പർ എക്സ്ചേഞ്ച്" എന്ന സംവിധാനം വഴി, ഗെയിം സ്രഷ്ടാക്കൾക്ക് അവർ സമ്പാദിച്ച റോബക്സുകൾ യഥാർത്ഥ നാണയങ്ങളാക്കാനുള്ള സംവിധാനവുമുണ്ട്. അഡ്വെർഗെയിംസ്, ഇവന്റുകൾ എന്നിവയുൾപ്പെടെയുള്ള പ്രത്യേക വിർച്വൽ പരിപാടികളും ഈ ആപ്ലിക്കേഷന്റെ ഭാഗമാണ്. കമ്പനിയായും ഗെയിമിങ് ശൃംഖലയായും ചെറിയ തലത്തിൽ തുടങ്ങിയ റോബ്ലോക്സ് പ്ലാറ്റ്ഫോം, 2010-കളുടെ രണ്ടാം പകുതിയിൽ വലിയ പുരോഗതി കൈവരിച്ചു. തുടർന്ന്, [[കോവിഡ്-19 ആഗോള മഹാമാരി|കോവിഡ്-19 വ്യാപനസമയത്താണ്]] ഈ പ്ലാറ്റ്ഫോമിന് ഉപയോഗത്തിൽ ക്രമാതീതമായ വളർച്ച ഉണ്ടാവുന്നത്. 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു. വിമർശകരുടെ വിലയിരുത്തലുകൾ അനുകൂലമായിരുന്നെങ്കിലും, ഗെയിമുകളിൽ കടന്നുവരുന്ന ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങളും, തീവ്രമായ രാഷ്ട്രീയ പ്രമേയങ്ങളും ഗുരുതരമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളോടും, മൈക്രോട്രാൻസാക്ഷനുകൾ ഉപയോഗപ്പെടുത്തുന്നതിലുമുള്ള ചൂഷണത്തിന്റെ രീതിയിലുള്ള സമീപനങ്ങളും വിമർശനവിധേയമായിട്ടുണ്ട്. [[ചൈന]], [[ഈജിപ്റ്റ്|ഈജിപ്ത്]], [[തുർക്കി]], [[ഇറാഖ്‌|ഇറാഖ്]] ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ പ്ലാറ്റ്ഫോം പൂർണമായി നിരോധിക്കുകയും നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. == ഘടന == [[പ്രമാണം:Roblox_(2025)_(App_Icon).svg|ലഘുചിത്രം|125x125ബിന്ദു|2025 മുതലുള്ള റോബ്ലോക്സിന്റെ ആപ്പ് ഐക്കൺ]] യൂസർ-ജനറേറ്റഡ് ഉള്ളടക്കങ്ങളെയും ഗെയിമുകളെയും ആസ്പദമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്ഫോമും ഗെയിം നിർമ്മാണ സംവിധാനവും അടങ്ങുന്നതാണ് റോബ്ലോക്സ്.<ref name=":17">{{Cite web|url=https://www.digitaltrends.com/gaming/what-is-roblox/|title=What is Roblox?|access-date=February 4, 2025|last=Yaden|first=Joseph|date=May 3, 2020|website=[[Digital Trends]]|language=en|archive-url=https://web.archive.org/web/20200530125358/https://www.digitaltrends.com/gaming/what-is-roblox/|archive-date=May 30, 2020|url-status=live}}</ref><ref name=":12">{{Cite web|url=https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|title=How Roblox avoided the gaming graveyard and grew into a $2.5B company|access-date=August 28, 2020|last=Morrison|first=Sherwood|date=July 12, 2019|website=[[TechCrunch]]|archive-url=https://web.archive.org/web/20200815205813/https://techcrunch.com/2019/07/11/how-roblox-avoided-the-gaming-graveyard-and-grew-into-a-2-5b-company/|archive-date=August 15, 2020|url-status=live}}</ref> റോബ്ലോക്സ് സ്റ്റുഡിയോ എന്ന ഗെയിം എഞ്ചിൻ ഉപയോഗിച്ചാണ് ഇതിനുള്ളിലെ ഗെയിമുകളുടെ നി‌ർമ്മാണം.<ref>{{Cite news|last=Dredge|first=Stuart|date=September 29, 2019|title=All you need to know about Roblox|url=https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|access-date=April 21, 2020|work=[[The Guardian]]|archive-date=April 20, 2020|archive-url=https://web.archive.org/web/20200420184132/https://www.theguardian.com/games/2019/sep/28/roblox-guide-children-gaming-platform-developer-minecraft-fortnite|url-status=live}}</ref> നിർമ്മിച്ച ഗെയിമുകൾ, മറ്റ് ഉപയോക്താക്കൾക്കായി പങ്കുവെക്കാൻ സാധിക്കും.<ref name=":172" /> ജയിലിൽ നിന്ന് രക്ഷപ്പെടുന്നത് മുതൽ, വിവിധ കഥാപാത്രങ്ങൾ കടന്നുവരുന്നത് ഉൾപ്പെടെ വൈവിധ്യമാർന്ന ഉള്ളടക്ക വിഭാഗങ്ങൾ ഈ ഗെയിമുകൾക്ക് ഉണ്ടാകാറുണ്ട്.<ref name="takahashi">{{Cite web|url=https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|title=Roblox's 10 biggest games of all time — each with more than a billion plays|access-date=April 22, 2020|last=Takahashi|first=Dean|date=December 9, 2019|website=[[VentureBeat]]|archive-url=https://web.archive.org/web/20210829234431/https://venturebeat.com/2019/12/09/robloxs-10-biggest-games-of-all-time-each-with-more-than-a-billion-plays/|archive-date=August 29, 2021|url-status=live}}</ref> കുടുംബ-സൗഹൃദപരമായി, ഉപയോക്താക്കൾക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന ഈ പ്ലാറ്റ്ഫോം, നിലവിൽ പ്രധാനപ്പെട്ട ഒരു മാസ്സീവ് മൾട്ടിപ്ലെയർ ഓൺലൈൻ ഗെയിം (MMOG) ആയും വിലയിരുത്തപ്പെടുന്നു.<ref name=":26">{{Cite web|url=https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|title=MMO Family: Winter fun and cool cash in Roblox|access-date=February 5, 2025|last=Bryan|first=Karen|date=February 13, 2014|website=[[Engadget]]|language=en-US|archive-url=https://web.archive.org/web/20240522025049/https://www.engadget.com/2014-02-12-mmo-family-winter-fun-and-cool-cash-in-roblox.html|archive-date=May 22, 2024|url-status=live}}</ref> ഗെയിം ഉപയോഗം സൗജന്യമാണെങ്കിലും, യഥാർത്ഥ നാണയമുപയോഗിച്ച് വാങ്ങാവുന്ന 'റോബക്സ്' എന്ന് പേരുള്ള വിർച്വൽ കറൻസിയും ഈ ഗെയിമുകളുടെ പ്രധാന ഘടകമാണ്.<ref name=":173" /> പ്ലാറ്റ്ഫോമിലെ വിർച്വൽ കഥാപാത്രങ്ങളിൽ (അവതാർ) ഉപയോഗിക്കാവുന്ന വിർച്വൽ വസ്തുക്കൾ വാങ്ങാനോ, പണമടച്ച് മാത്രം ഉപയോഗിക്കാവുന്ന ഗെയിമുകൾ ഉപയോഗിക്കാനോ റോബ്ക്സ് ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾ നിർമ്മിക്കുന്ന ഗെയിമുകളാണെങ്കിൽക്കൂടി, ഇവയിൽ കഥാപാത്രങ്ങൾക്ക് ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളും റോബ്ലോക്സ് തന്നെ നിർമ്മിച്ചവയുമാണ്.<ref name="NYTimes">{{Cite news|last=Browning|first=Kellen|date=August 16, 2020|title=You May Not Know This Pandemic Winner, but Your Tween Probably Does|url=https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|url-access=subscription|url-status=live|archive-url=https://web.archive.org/web/20200816195005/https://www.nytimes.com/2020/08/16/technology/roblox-tweens-videogame-coronavirus.html|archive-date=August 16, 2020|access-date=August 17, 2020|work=[[The New York Times]]}}</ref><ref name=":18">{{Cite news|last1=givenothingback|last2=Captain_Rando|date=August 16, 2019|title=Paving the Road to a User-Generated Catalog|url=https://blog.roblox.com/2019/08/paving-road-user-generated-catalog/|url-status=dead|archive-url=https://web.archive.org/web/20191115092828/http://blog.roblox.com/2019/08/paving-road-user-generated-catalog/|archive-date=November 15, 2019|access-date=June 4, 2020|website=Roblox Blog|language=en-US}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി ഗെയിം സ്രഷ്ടാക്കൾക്ക് അവർ സ്വന്തമാക്കിയ റോബക്സ് കറൻസികൾ യഥാ‌ർത്ഥ നാണയങ്ങളാക്കി മാറ്റാനും സാധിക്കും.<ref name=":24">{{Cite web|url=https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|title=Roblox developers to earn real currency on PC later this year|access-date=February 4, 2025|last=Astle|first=Aaron|date=September 9, 2024|website=[[Pocket Gamer|PocketGamer.biz]]|language=en|archive-url=https://web.archive.org/web/20240909200015/https://www.pocketgamer.biz/roblox-developers-to-earn-real-currency-on-pc-later-this-year/|archive-date=September 9, 2024|url-status=live}}</ref> കൂടാതെ, മാസം തോറും ലഭ്യമാക്കാറുള്ള 'റോബ്ലോക്സ് പ്ലസ്' എന്ന സേവനം വഴി ഇതിന്റെ വരിക്കാർക്ക് കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാറുണ്ട്.<ref name=":49">{{Cite web|url=https://www.gamesindustry.biz/roblox-unveils-new-subscription-service-roblox-plus|title=Roblox unveils new subscription service Roblox Plus|access-date=2026-05-23|last=Blake|first=Vikki|date=2026-04-13|website=GamesIndustry.biz|language=en}}</ref> === വിർച്വൽ കറൻസിയും മറ്റിടപാടുകളും === [[പ്രമാണം:Robux_2019_Logo_gold.svg|ലഘുചിത്രം|വിർച്വൽ കറൻസിയായ റോബക്സിന്റെ ലോഗോ]] വിർച്വൽ കറൻസിയായ റോബക്സിനെ ആസ്പദമാക്കിയുള്ള വലിയൊരു സാമ്പത്തികവ്യവസ്ഥ റോബ്ലോക്സിന്റെ ഭാഗമാണ്.<ref name=":19">{{cite news|last1=Vanian|first1=Jonathan|date=September 8, 2023|title=Roblox is letting game creators sell 3D virtual goods as it looks for ways to boost revenue|url=https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|url-status=live|archive-url=https://web.archive.org/web/20240129164330/https://www.cnbc.com/2023/09/08/roblox-is-letting-game-creators-sell-3d-goods-looks-to-boost-revenue.html|archive-date=January 29, 2024|access-date=January 29, 2024|work=[[CNBC]]|language=en}}</ref><ref>{{Cite web|url=https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|title=The growing influence of virtual gaming platforms like Roblox on how we interact online|access-date=February 4, 2025|last=Coulter|first=Natalie|date=July 1, 2024|website=The Conversation|language=en-US|archive-url=https://web.archive.org/web/20250106164752/https://theconversation.com/the-growing-influence-of-virtual-gaming-platforms-like-roblox-on-how-we-interact-online-232461|archive-date=January 6, 2025|url-status=live}}</ref> ഈ കറൻസി ഉപയോഗിച്ച് ഉപയോക്താക്കൾ വിർച്വൽ വസ്തുക്കൾ വിൽക്കാനും, വാങ്ങാനും സാധിക്കും.<ref name="NYTimes2" /> റോബ്ക്സും മറ്റ് സൗകര്യങ്ങളും വാങ്ങുമ്പോൾ വിലക്കുറവ് ലഭ്യമാക്കുന്ന 'റോബ്ലോക്സ് പ്ലസ്' എന്ന സേവനവും റോബ്ലോക്സ് ലഭ്യമാക്കാറുണ്ട്. ഇതിലൂടെ ഉപയോക്തൃ-നിർമിതമായ ഉള്ളടക്കങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ സാധിക്കും.<ref name=":492" /><ref name=":50">{{Cite news|last=Carpenter|first=Lincoln|date=2026-04-10|title=Roblox unveils new Roblox Plus monthly subscription that pays creators who get players to sign up for the new Roblox Plus monthly subscription|url=https://www.pcgamer.com/software/platforms/roblox-unveils-new-roblox-plus-monthly-subscription-that-pays-creators-who-get-players-to-sign-up-for-the-new-roblox-plus-monthly-subscription/|access-date=2026-05-23|work=PC Gamer|language=en}}</ref> ഗെയിമുകൾക്ക് സമാനമായി, റോബ്ലോക്സിലെ ഭൂരിഭാഗം വസ്തുക്കളും ഉപയോക്തൃ-നിർമിതമാണ്.<ref name=":182" /><ref name=":19" /> ആദ്യഘട്ടത്തിൽ റോബ്ലോക്സ് ഡെവലപ്പർമാർക്ക് മാത്രമേ അവതാറുകളെ സൃഷ്ടിക്കാൻ കഴിയുമായിരുന്നുള്ളൂവെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ പ്ലാറ്റ്ഫോം കൈവരിച്ച പുരോഗതികൾക്കൊപ്പം ഉപയോക്താക്കൾക്ക് നിർമ്മിക്കാവുന്ന ഉള്ളടക്കങ്ങളുടെ ശേഷിയും വർധിക്കുകയായിരുന്നു.<ref name=":20">{{cite news|last1=Peters|first1=Jay|date=August 16, 2023|title=Roblox is about to let users sell custom-made avatar bodies and heads|url=https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/8/16/23834790/roblox-ugc-sell-avatar-bodies-heads|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> 2019 മുതൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് അവതാർ ഉപകരണങ്ങളും അനിമേഷനുകളും,<ref name=":182" /> ബണ്ടിലുകളും പുറത്തിറക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു.<ref name=":19" /><ref>{{cite news|last1=Fragen|first1=Jordan|date=August 16, 2023|title=Roblox adds avatar bodies and heads to UGC marketplace|url=https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|url-status=live|archive-url=https://web.archive.org/web/20240129164330/https://venturebeat.com/games/roblox-ugc-program-avatar-body-head-monetization/|archive-date=January 29, 2024|access-date=January 29, 2024|work=[[VentureBeat]]}}</ref><ref name=":20" /> റോബ്ലോക്സിലുള്ള ചില വസ്തുക്കൾക്ക് 'ലിമിറ്റഡ്' ആയ ലഭ്യതയാണുള്ളത്. ഇവയ്ക്ക് സ്ഥിരമായ വിലയ്ക്ക് പ്രകാരം ആവശ്യമേറുന്നതനുസരിച്ച് മാറുന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിവേഗ കൈമാറ്റം സാധ്യമല്ലാത്ത ടോക്കണുകൾക്ക് സമാനമാണ് ഈ വസ്തുക്കളുടെ കൈമാറ്റം. ഏകദേശം 10 ലക്ഷത്തിലധികം റോബക്സ് നാണയങ്ങളാണ് സാധാരണയായി ഇവയുടെ വിലയായി നിശ്ചയിക്കാറുള്ളത്.<ref name=":21">{{cite news|last1=Peters|first1=Jay|date=April 14, 2023|title=Roblox creators can now make and sell limited-run avatar gear|url=https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|url-status=live|archive-url=https://web.archive.org/web/20240129164330/https://www.theverge.com/2023/4/14/23683459/roblox-limiteds-creators-make-sell-avatar-gear-user-generated-content-ugc|archive-date=January 29, 2024|access-date=January 29, 2024|work=[[The Verge]]|language=en}}</ref> വസ്തുക്കളുടെ ആദ്യ വില്പന പൂർത്തിയായി അവ കിട്ടാതെയായാൽ, ഉപയോക്താക്കൾക്ക് കൂടിയ വിലയ്ക്ക് ഇവ വീണ്ടും വിൽക്കാനും സാധിക്കും.<ref name=":22">{{Cite web|url=https://www.pcgamesn.com/roblox/trading-feature|title=New Roblox trading feature makes it easier to exchange items|access-date=February 4, 2025|last=Meers|first=Whitney|date=August 18, 2022|website=[[PCGamesN]]|language=en-US|archive-url=https://web.archive.org/web/20240813162430/https://www.pcgamesn.com/roblox/trading-feature|archive-date=August 13, 2024|url-status=live}}</ref> സജീവമായ റോബ്ലോക്സ് പ്ലസ് വരിക്കാർക്ക് അവർക്കിടയിൽ ഇത്തരം ലിമിറ്റഡ് വസ്തുക്കൾ വിൽക്കാനും സാധിക്കും.<ref name=":50" /> ഔദ്യോഗികമായി നിർമ്മിച്ച വസ്തുക്കൾക്ക് മാത്രമാണ് ഈ കൈമാറ്റം സാധ്യമാവുക, ഉപയോക്തൃ-നിർമിതമായ വസ്തുക്കൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യാൻ കഴിയില്ല.<ref>{{cite news|date=April 6, 2023|title=Roblox UGC limiteds are now available in the marketplace|url=https://www.pockettactics.com/roblox/ugc-limiteds|url-status=live|archive-url=https://web.archive.org/web/20230716014241/https://www.pockettactics.com/roblox/ugc-limiteds|archive-date=July 16, 2023|access-date=July 16, 2023|work=[[Pocket Tactics]]}}</ref> ഒറ്റത്തവണ വാങ്ങാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.<ref>{{Cite web|url=https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|title=Why is kids' video game Roblox worth $38 billion and what do parents need to know?|access-date=March 28, 2021|last1=Carter|first1=Marcus|last2=Mavoa|first2=Jane|date=March 17, 2021|website=[[The Conversation (website)|The Conversation]]|archive-url=https://web.archive.org/web/20210419052345/https://theconversation.com/why-is-kids-video-game-roblox-worth-38-billion-and-what-do-parents-need-to-know-157133|archive-date=April 19, 2021|url-status=live}}</ref> 'ഡെവലപ്പർ എക്സ്ചേഞ്ച്' എന്ന സംവിധാനം വഴി, ഇവർക്ക്, റോബക്സിനെ യഥാർത്ഥ നാണയമാക്കി കൈവശപ്പെടുത്താനും സാധിക്കും.<ref>{{Cite web|url=https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|title=18 year olds are making $10K a month from user-generated games in Roblox|access-date=February 4, 2025|last=Takahashi|first=Dean|date=May 1, 2014|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20231202002538/https://venturebeat.com/games/18-year-olds-make-10k-a-month-from-user-generated-games-in-roblox/|archive-date=December 2, 2023|url-status=live}}</ref> കുറഞ്ഞത് 30,000 റോബക്സെങ്കിലും ഇതിനായി ഉണ്ടായിരിക്കേണ്ടതാണ്.<ref name=":242" /> 2020-ൽ, ഏതാണ്ട് 345,000 ഗെയിം ഡെവലപ്പർമാർ ഈ പ്ലാറ്റ്ഫോമിലൂടെ പണം സമ്പാദിക്കുന്നുണ്ടെന്ന് റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study">{{Cite web|url=https://docsend.com/view/yytafca42a83pbgq|title=Dubit Guide to Roblox for Brands|access-date=July 10, 2020|last1=Douthwaite|first1=Andrew|last2=Warneford|first2=Matthew|year=2020|website=DocSend|publisher=[[Dubit Limited]]|page=5|archive-url=https://web.archive.org/web/20200711070429/https://docsend.com/view/yytafca42a83pbgq|archive-date=July 11, 2020|last3=Pierce|first3=Matt|url-status=live}}</ref> അവതാർ വസ്തുക്കൾ നിർമ്മിക്കുന്നത് വഴിയും ലാഭമുണ്ടാക്കാൻ സാധിക്കും. ഉപയോക്താക്കളിൽ പലരും ഈ വസ്തുക്കൾ രൂപകല്പന ചെയ്യുന്നത് പൂർണസമയ തൊഴിലായി തന്നെ ചെയ്യാൻ തുടങ്ങിയെന്നും റോബ്ലോക്സ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. $100,000 വരെ ഈ സ്രഷ്ടാക്കൾ റോബ്ലോക്സ് പ്ലാറ്റ്ഫോം വഴി സമ്പാദിക്കാറുണ്ടെന്നും ഔദ്യോഗിക പ്രസ്താവനകൾ സൂചിപ്പിക്കുന്നു.<ref>{{Cite web|url=https://www.cnbc.com/2024/05/30/22-year-old-makes-over-100000-a-year-on-roblox-without-a-college-degree.html|title=22-year-old turned Roblox side hustle into a business bringing in over $100,000 a year|access-date=March 15, 2025|last=Smith|first=Morgan|date=May 30, 2024|website=CNBC|language=en}}</ref> സൗജന്യമായി റോബക്സ് ലഭ്യമാക്കും എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മെസ്സേജുകളും വെബ്സൈറ്റുകളും ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള തട്ടിപ്പുകളും ഈ പ്ലാറ്റ്ഫോമിന്റെ ഉപയോഗങ്ങളുടെ ഭാഗമാണ്.<ref>{{Cite news|last=Han|first=Nydia|date=June 15, 2018|title=Action News Troubleshooters: Spotting video game scams|url=https://6abc.com/video-games-roblox-robux-fortnight/3603994/|url-status=live|archive-url=https://web.archive.org/web/20210127235823/https://6abc.com/video-games-roblox-robux-fortnight/3603994/|archive-date=January 27, 2021|access-date=September 4, 2020|work=[[WPVI-TV]]}}</ref> കൂടാതെ, റോബ്ലോക്സ് അക്കൗണ്ടുകൾ അനധികൃതമായി കൈവശപ്പെടുത്തി, അവ വിൽക്കുന്ന 'ബീമറുകൾ' എന്ന പേരിൽ അറിയപ്പെടുന്നവരുമുണ്ട്. ഫിഷിംഗ് വെബ്സൈറ്റുകളോ ഉപയോക്താക്കളുടെ [[HTTP cookie#Cookie theft and session hijacking|സെഷൻ ടോക്കണുകൾ]] കൈക്കലാക്കിയോ ആണ് ഈ തട്ടിപ്പുകൾ സാധാരണ നടക്കാറുള്ളത്.<ref>{{Cite news|last=Chalk|first=Andy|date=February 14, 2022|title=A new report on Roblox reveals how hackers and scammers are continuing to rip off kids|url=https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|url-status=live|archive-url=https://web.archive.org/web/20230706072658/https://www.pcgamer.com/a-new-report-on-roblox-reveals-how-hackers-and-scammers-are-continuing-to-rip-off-kids/|archive-date=July 6, 2023|access-date=July 10, 2023|work=[[PC Gamer]]|language=en}}</ref> അക്കൗണ്ടിലേക്ക് കയറിക്കഴിഞ്ഞാൽ, അതിലുള്ള വിലപിടിപ്പുള്ള വിർച്വൽ വസ്തുക്കൾ കൈക്കലാക്കി, അവ മാർക്കറ്റ് വെബ്സൈറ്റുകളോ [[ഡിസ്കോർഡ്]] ആപ്പോ ഉപയോഗിച്ച് വിറ്റ് [[ക്രിപ്റ്റോകറൻസികൾ|ക്രിപ്റ്റോ കറൻസിയോ]] യഥാർത്ഥ കറൻസിയോ നേടുന്നത് വരെ ഇത്തരം തട്ടിപ്പുകളിൽ സംഭവിക്കാറുണ്ട്. റോബ്ലോക്സിലെ ഇത്തരം അനധികൃതമായ പ്രവണതകളെ പൂർണമായി വിളിക്കുന്ന പേരാണ് 'ബീമിങ്'. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾക്ക് അവരുടെ വസ്തുക്കൾ തിരികെ നേടാനുള്ള 'റോൾബാക്ക്' സംവിധാനം റോബ്ലോക്സ് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, ഒരു അക്കൗണ്ടിന് ഒരൊറ്റ തവണ മാത്രമാണ് ഇത് ഉപയോഗിക്കാൻ സാധിക്കുന്നത്.<ref name="vice">{{Cite news|last=Cox|first=Joseph|date=February 14, 2022|title=How Roblox 'Beamers' Get Rich Stealing from Children|url=https://www.vice.com/en/article/roblox-beaming-hackers/|url-status=live|archive-url=https://web.archive.org/web/20230531094709/https://www.vice.com/en/article/88gd4a/roblox-beaming-hackers|archive-date=May 31, 2023|access-date=July 10, 2023|work=[[Vice (magazine)|Vice]]|language=en}}</ref> === റോബ്ലോക്സ് സ്റ്റുഡിയോയും ഗെയിം ഘടനയും === റോബ്ലോക്സ് സ്റ്റുഡിയോ എന്നാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിന്റെയും<ref>{{Cite web|url=https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|title=Roblox is using the metaverse and AI to make creating games accessible|access-date=February 4, 2025|last=Gould|first=Elie|date=November 14, 2022|website=[[TechRadar]]|language=en|archive-url=https://web.archive.org/web/20240802033546/https://www.techradar.com/features/roblox-is-using-the-metaverse-and-ai-to-make-creating-games-accessible|archive-date=August 2, 2024|url-status=live}}</ref> ഗെയിം നിർമ്മാണ സോഫ്റ്റ് വെയറിന്റെയും പേര്.<ref name=":101">{{Cite web|url=https://www.pcmag.com/how-to/roblox-101-how-to-make-your-first-game|title=Roblox 101: How to Make Your First Game|access-date=August 4, 2024|last=Haskins|first=Heath|date=September 16, 2021|website=[[PCMag]]|archive-url=https://web.archive.org/web/20240804215231/https://www.pcmag.com/how-to/roblox-101-how-to-make-your-first-game|archive-date=August 4, 2024|url-status=live}}</ref><ref>{{Cite web|url=https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|title=Roblox says 70 user-created games have crossed a billion plays|access-date=February 4, 2025|last=Takahashi|first=Dean|date=January 18, 2023|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20240721113943/https://venturebeat.com/games/roblox-ceo-says-70-user-created-games-have-crossed-a-billion-plays/|archive-date=July 21, 2024|url-status=live}}</ref> [[ലൂഅ (പ്രോഗ്രാമിംഗ് ഭാഷ)|ലൂഅ]] 5.1 എന്ന പ്രോഗ്രാമിങ് ഭാഷയുടെ പതിപ്പായ Luau ഉപയോഗിച്ചാണ് റോബ്ലോക്സിന്റെ ഗെയിം എഞ്ചിനും എല്ലാ ഗെയിമുകളും പ്രവർത്തിക്കുന്നത്.<ref>{{Cite web|url=https://luau.org/why|title=Why Luau?|access-date=February 4, 2025|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20250130081648/https://luau.org/why|archive-date=January 30, 2025|url-status=live}}</ref> 2021 നവംബർ മുതൽ, എംഐടി അനുമതിപത്രത്തിനു കീഴിൽ ഈ പ്രോഗ്രാമിങ് ഭാഷ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാക്കിയിരുന്നു.<ref name=":41">{{Cite web|url=https://techcrunch.com/2022/07/24/roblox-beefs-up-its-developer-tools-as-it-looks-to-a-future-beyond-games/|title=Roblox beefs up its developer tools as it looks to a future beyond games|access-date=February 4, 2025|last=Miller|first=Ron|date=July 24, 2022|website=[[TechCrunch]]|language=en-US}}</ref><ref>{{Cite web|url=https://luau-lang.org/2021/11/03/luau-goes-open-source.html|title=Luau Goes Open-Source|access-date=August 3, 2024|date=November 3, 2021|website=Luau|publisher=[[Roblox Corporation]]|language=en|archive-url=https://web.archive.org/web/20240803175411/https://luau-lang.org/2021/11/03/luau-goes-open-source.html|archive-date=August 3, 2024|url-status=live}}</ref> സി++ ഉപയോഗിച്ചാണ് എഞ്ചിന്റെ ചില ഘടകങ്ങൾ നിർമ്മിച്ചിരിക്കുന്നത്.<ref>{{Cite web|url=https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|title=Roblox CEO podcasts about the rise of the metaverse|access-date=February 4, 2025|last=Takahashi|first=Dean|date=July 21, 2021|website=[[VentureBeat]]|language=en-US|archive-url=https://web.archive.org/web/20250510192018/https://venturebeat.com/games/roblox-ceo-podcasts-about-the-rise-of-the-metaverse/|archive-date=May 10, 2025|url-status=dead}}</ref> പുതിയ ഗെയിമുകളുടെ നിർമ്മാണത്തിനായി റോബ്ലോക്സ് സ്റ്റുഡിയോയിൽ തന്നെ ഇതിനോടകം നിർമ്മിച്ചുവെച്ചിട്ടുള്ള ഫലകങ്ങൾ ഉപയോക്താക്കൾക്ക് മാറ്റം വരുത്താവുന്ന രീതിയിൽ ലഭ്യമാണ്.<ref name=":101" /> 2020 വരെ, ഏകദേശം 20 ലക്ഷത്തിലധികം ഡെവലപ്പർമാർ റോബ്ലോക്സ് സ്റ്റുഡിയോ ഉപയോഗിക്കുന്നതായും, 2 കോടിയോളം ഗെയിമുകൾ ഓരോ വർഷവും പുതിയതായി നിർമ്മിക്കപ്പെടുന്നുണ്ടെന്നുമാണ് റോബ്ലോക്സ് പുറത്തുവിട്ട കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഡെവലപ്പർമാരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരാണെന്നും റോബ്ലോക്സ് അറിയിച്ചിരുന്നു.<ref name="NYTimes2" /><ref name="Study" /> === ഗെയിമുകൾ === {{Main|റോബ്ലോക്സ് ഗെയിമുകളുടെ പട്ടിക}} ഉപയോക്തൃ-നിർമിത ഗെയിമുകളുടെ പ്ലാറ്റ്ഫോം ആയതിനാൽ, പ്രശസ്തമായ ഗെയിമുകളുടെ വലിയൊരു നിര റോബ്ലോക്സിൽ ലഭ്യമാണ്. ഇവയിൽ 2020-ഓടെ റോബ്ലോക്സിലുള്ള ഏകദേശം 5,000 ലധികം ഗെയിമുകൾ 10 ലക്ഷത്തിലധികം പേർ കളിക്കുകയും, ഇവയിൽത്തന്നെ 20-ലധികം ഗെയിമുകൾ 10 കോടിയലധികം പേർ ഉപയോഗിക്കുകയും ചെയ്തിരുന്നു..<ref name=":29">{{Cite news|date=August 21, 2020|title=Gamers are logging millions of hours a day on Roblox|url=https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|url-status=live|archive-url=https://web.archive.org/web/20210328183921/https://www.economist.com/graphic-detail/2020/08/21/gamers-are-logging-millions-of-hours-a-day-on-roblox|archive-date=March 28, 2021|access-date=August 22, 2020|newspaper=[[The Economist]]}}</ref> വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ള ഈ ഗെയിമുകൾ,<ref name="takahashi2" /> അവയുടെ ഉള്ളടക്കത്തിനനുസൃതമായി ഏജ് റേറ്റിങ്ങിനും വിധേയമാണ്.<ref name=":38" /> എല്ലാവർക്കും ഉപയോഗിക്കാവുന്നത്, 9, 13, 17 എന്നീ പ്രായങ്ങൾക്ക് മുകളിലുള്ളവർക്ക് മാത്രം എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഗെയിമുകളെ റേറ്റിങ് ഉപയോഗിച്ച് തരംതിരിച്ചിരിക്കുന്നത്. 17 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം കളിക്കാവുന്ന ഗെയിമുകൾക്ക് ഐ.ഡി പരിശോധനയും നിർബന്ധമാണ്.<ref name=":2" /> സാമ്പ്രദായികമായുള്ള സൗജന്യ വീഡിയോ ഗെയിമുകളുടെ സവിശേഷതകളിൽ നിന്ന് റോബ്ലോക്സ് വ്യത്യസ്തമാണെന്നും, വിജയകരമായ റോബ്ലോക്സ് ഗെയിമുകൾ വേഗത്തിലുള്ള സംതൃപ്തി തന്നെ നൽകുന്നതായും, എന്നാൽ ടൂട്ടോറിയലുകൾ ഉൾപ്പെടുത്തിയത് ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും 2021 മാർച്ചിൽ ടെക് ക്രഞ്ച് അഭിപ്രായപ്പെടുകയുണ്ടായി.<ref>{{Cite web|url=https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|title=5 mistakes creators make building new games on Roblox|access-date=March 28, 2021|last=Ferencz|first=Joe|date=March 27, 2021|website=[[TechCrunch]]|archive-url=https://web.archive.org/web/20210328104324/https://techcrunch.com/2021/03/26/5-mistakes-creators-make-building-new-games-on-roblox/|archive-date=March 28, 2021|url-status=live}}</ref> ഒട്ടേറെ കമ്പനികൾ അവരുടെ ഉല്പന്നങ്ങളുടെ പ്രചരണത്തിനായി റോബ്ലോക്സിൽ അഡ്വെർഗെയിമുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.<ref name="Polygon ad">{{Cite web|url=https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|title=Roblox is 'exploiting' users with deceptive advertising, watchdog group says|access-date=May 25, 2023|last=Diaz|first=Ana|date=April 22, 2022|website=[[Polygon (website)|Polygon]]|publisher=[[Vox Media]]|archive-url=https://web.archive.org/web/20230525171939/https://www.polygon.com/23035640/roblox-ads-deceptive-ftc-complaint|archive-date=May 25, 2023|url-status=live}}</ref><ref>{{Cite news|last=McCracken|first=Harry|date=April 19, 2023|title=Roblox grows up|url=https://www.fastcompany.com/90878692/roblox-grows-up|access-date=May 31, 2023|website=[[Fast Company]]|publisher=Fast Company, Inc|archive-date=June 3, 2023|archive-url=https://web.archive.org/web/20230603070142/https://www.fastcompany.com/90878692/roblox-grows-up|url-status=live}}</ref><ref name="TheObserverRoblox">{{cite web|url=https://www.theguardian.com/games/article/2024/jul/13/advergames-how-games-platform-roblox-became-a-corporate-marketing-playground|title='Advergames': how games platform Roblox became a corporate marketing playground|access-date=August 1, 2024|last1=Bains|first1=Collum|date=July 13, 2024|website=[[The Observer]]}}</ref> === ആശയവിനിമയങ്ങൾ === ഗെയിമുകൾക്കുള്ളിലെ ചാറ്റ് വഴിയും നേരിട്ടുള്ള സന്ദേശങ്ങളും ഉൾപ്പെടെ പല രീതികളിൽ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ റോബ്ലോക്സ് ലഭ്യമാക്കുന്നുണ്ട്..<ref name=":3">{{Cite web|url=https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|title=Roblox will restrict kids under 13 from chatting outside of games|access-date=July 18, 2025|last=Peters|first=Jay|date=November 18, 2024|website=The Verge|language=en-US|archive-url=https://web.archive.org/web/20241210074700/https://www.theverge.com/2024/11/18/24298330/roblox-child-safety-chat-parent-accounts|archive-date=December 10, 2024|url-status=live}}</ref> 13 വയസ്സിൽ കൂടുതലുള്ള ഉപയോക്താക്കൾക്ക്, പ്രായ പരിശോധന പൂർത്തിയാക്കിയവരാണെങ്കിൽ വോയിസ് ചാറ്റ് സൗകര്യവും ലഭ്യമാണ്.<ref name=":25" /> കമ്മ്യൂണിറ്റികൾ (മുൻപ് ഗ്രൂപ്പുകൾ) എന്ന കൂട്ടായ്മകളിലും ഉപയോക്താക്കൾക്ക് ഭാഗമായിക്കൊണ്ട് സന്ദേശങ്ങൾ കൈമാറാനും, ഒരു ഇന്റർനെറ്റ് ഫോറത്തിന്റെ രൂപത്തിൽ ആശയവിനിമയം നടത്താനും സാധിക്കും. ഇത് കൂടാതെ, "ട്രസ്റ്റഡ് ഫ്രണ്ട്സ്" എന്ന പേരിൽ, ഉപയോക്താക്കൾക്ക് വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടുള്ള സന്ദേശങ്ങൾ കൈമാറാനും സൗകര്യമുണ്ട്. രണ്ട് ഉപയോക്താക്കളിൽ ഒരാൾ 18 വയസ്സിൽ കൂടുതലും മറ്റൊരാൾ 13-17 പ്രായ വിഭാഗത്തിലുമാണെങ്കിൽ അവർക്ക് പരസ്പരം ആശയവിനിമയം നടത്താൻ, ഇരുവർക്കും നേരിട്ട് പരിചയമുണ്ടെന്ന് കൂടി തെളിയിക്കണം. ഇരുവരും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് വഴിയോ, കോണ്ടാക്ടുകൾ അപ്ലോഡ് ചെയ്യുന്നത് വഴിയോ ആണ് ഈ പരിശോധന പൂർത്തിയാക്കുന്നത്.<ref name=":32">{{Cite web|url=https://www.theverge.com/news/708670/roblox-trusted-connections-age-estimation-privacy|title=Roblox will require a facial scan or government ID to have unfiltered chats|access-date=July 18, 2025|last=Peters|first=Jay|date=July 17, 2025|website=The Verge|language=en-US}}</ref><ref>{{Cite web|url=https://variety.com/2025/gaming/news/roblox-friends-age-estimation-teen-safety-tools-1236463348/|title=Roblox Rebrands 'Friends' Feature as Gaming Platform Launches New Age-Estimation Teen Safety Tools|access-date=July 18, 2025|last=Maas|first=Jennifer|date=July 17, 2025|website=Variety|language=en-US}}</ref> ഐഡി വെരിഫിക്കേഷൻ വഴിയോ, പ്രായം എസ്റ്റിമേറ്റ് ചെയ്യാവുന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെയോ നടത്തുന്ന പ്രായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46">{{Cite web|url=https://www.theverge.com/news/856696/roblox-age-check-estimation-chat|title=Roblox now requires an age check if you want to chat|access-date=2026-01-08|last=Peters|first=Jay|date=2026-01-07|website=The Verge|language=en-US}}</ref><ref name=":45">{{Cite news|date=2025-11-21|title=Roblox, Where Kids Game and Chat, Will Analyze Users' Faces to Verify Age|url=https://www.nytimes.com/2025/11/21/business/roblox-age-verification.html|access-date=2025-11-28|work=[[The New York Times]]|language=en}}</ref> കൂടാതെ, സമപ്രായ വിഭാഗങ്ങളിൽ വരുന്ന ഉപയോക്താക്കൾക്ക് മാത്രം പരസ്പരം ആശയവിനിമയം സാധ്യമാകുന്ന തരത്തിലുള്ള നിയന്ത്രണങ്ങളും ഇതിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, 12 വയസ്സുള്ള ഒരു ഉപയോക്താവിന്, 9 മുതൽ 15 വരെ പ്രായമുള്ള ഉപയോക്താക്കളുമായി മാത്രമേ ആശയവിനിമയം നടത്താൻ സാധിക്കൂ.<ref name=":46" /> തേർഡ്-പാർട്ടി പ്രായ പരിശോധനാ സോഫ്റ്റ് വെയറായ പെ‌ർസോണ ഉപയോഗിച്ചാണ്, പ്ലാറ്റ്ഫോമിലെ പ്രായം നിർണയിക്കുന്നതും പരിശോധിക്കുന്നതും. പ്രായം നിർണയിക്കുമ്പോൾ മറ്റ് പ്രായ വിഭാഗങ്ങളിൽ ഉൾപ്പെടാനുള്ള സാധ്യത കൂടി ഉള്ളതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ ഐ.ഡി നൽകിക്കൊണ്ട് സ്വയമേ പ്രായ വിഭാഗം തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.<ref>{{Cite web|url=https://www.usatoday.com/story/tech/2026/01/05/roblox-face-scan-child-safety-features/87970290007/|title=I got an up-close look at Roblox's new safety feature. Here's what I found.|access-date=2026-01-08|last=Hale|first=Rachel|website=USA TODAY|language=en-US}}</ref> == അവലംബം == <references /> [[വർഗ്ഗം:വീഡിയോ ഗെയിമുകൾ]] 9xftzhxfwmjyemxzaqoqy6uftr6f4md കവാടം:സമകാലികം/2026 ജൂൺ 28 100 668980 4634125 4634053 2026-06-28T15:52:39Z Aby John Vannilam 13754 പുതിയത് 4634125 wikitext text/x-wiki === 2026 ജൂൺ 28 ഞായറാഴ്ച === '''1201 മിഥുനം 14''' *[[ഇറാൻ|ഇറാനിലെ]] സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും [[അമേരിക്കൻ ഐക്യനാടുകൾ|യുഎസ്]] വ്യോമാക്രമണം നടത്തി. പിന്നാലെ കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണവും നടത്തി. *[[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല]] സ്വർണതട്ടിപ്പ് അന്വേഷണത്തെ വിമർശിക്കുന്നവർ [[അയോധ്യ ശ്രീരാമ ക്ഷേത്രം|അയോധ്യയെക്കുറിച്ചും]] സംസാരിക്കണമെന്ന് ദേവസ്വം മന്ത്രി [[കെ. മുരളീധരൻ|കെ മുരളീധരൻ]] {{തിരുത്തുക| കവാടം:സമകാലികം/2026 ജൂൺ 28}} ------- <!-- ലോകം ഇന്ത്യ കേരളം --> gjmqacvcmg644vdmkzm9b71lvbg43x9 Roblox 0 668982 4634104 2026-06-28T13:51:16Z Sai K shanmugam 24791 [[റോബ്ലോക്സ്]] എന്ന താളിലേക്ക് തിരിച്ചുവിടുന്നു 4634104 wikitext text/x-wiki #തിരിച്ചുവിടുക [[റോബ്ലോക്സ്]] m82uxxnvgqnfk2ync45rn1zsl67i6k2 കവാടം:സമകാലികം/2026 ജൂൺ 14 100 668983 4634115 2026-06-28T15:19:59Z Aby John Vannilam 13754 പുതിയത് 4634115 wikitext text/x-wiki === 2026 ജൂൺ 14 ഞായറാഴ്ച === '''1201 ഇടവം 31''' ലോകം *[[ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ|ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ]] (DRC) [[എബോള]] ബാധിതരുടെ എണ്ണം 710 ആയി ഉയർന്നു *ഇന്ത്യൻ പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] [[ഫ്രാൻസ്|ഫ്രാൻസിൽ]] *[[അമേരിക്കൻ ഐക്യനാടുകൾ|യുഎസ്]]-[[ഇറാൻ]] സമാധാന കരാറിന് തൊട്ടുമുമ്പ് [[ബെയ്‌റൂത്ത്|ബെയ്റൂട്ടിൽ]] [[ഇസ്രയേൽ|ഇസ്രായേൽ]] വലിയ ആക്രമണം നടത്തി. ഇന്ത്യ *[[നീറ്റ്]] ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് സിസ്റ്റത്തിലെ ക്രമക്കേടുകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി [[ധർമ്മേന്ദ്ര പ്രധാൻ|ധർമ്മേന്ദ്ര പ്രധാന്റെ]] രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി 2026 ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ [[കോക്രോച്ച് ജനതാ പാർട്ടി]] (സിജെപി) സമാധാനപരമായ പ്രതിഷേധം നടത്തി . സിജെപി സ്ഥാപകൻ [[അഭിജീത് ദിപ്കെ|അഭിജീത് ദിപ്കെയും]] ആക്ടിവിസ്റ്റ് [[സോനം വാങ്ചുക്ക്|സോനം വാങ്ചുക്കും]] പ്രതിഷേധക്കാരോടൊപ്പം ചേർന്നു. *ഞായറാഴ്ച (ജൂൺ 14, 2026) [[മമത ബാനർജി|മമത ബാനർജിയുടെ]] വിശ്വസ്തനായിരുന്ന [[സുദീപ് ബന്ദോപാധ്യായ]] വിമത ക്യാമ്പിന് പിന്തുണ നൽകിയതോടെ [[തൃണമൂൽ കോൺഗ്രസ്|തൃണമൂൽ കോൺഗ്രസിലെ]] പ്രതിസന്ധി കൂടുതൽ രൂക്ഷമായി. *[[പാകിസ്താൻ|പാകിസ്ഥാനുമായി]] ഒരു സംഭാഷണ ജാലകം വേണമെന്ന മുതിർന്ന [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ‌എസ്‌എസ്]] നേതാവ് [[ദത്താത്രേയ ഹൊസബാലെ|ദത്താത്രേയ ഹൊസബാലെയുടെ]] പരാമർശങ്ങളെ ആർ‌എസ്‌എസ് മേധാവി [[മോഹൻ ഭാഗവത്]] ന്യായീകരിച്ചു. മെയ് മാസത്തിൽ പി‌ടി‌ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീ ഹൊസബാലെ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ള ആർ‌എസ്‌എസിന്റെ വീക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പാകിസ്ഥാൻ രാഷ്ട്രവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നയം സംഘടന പിന്തുടരുമെന്നും ശ്രീ ഭഗവത് പറഞ്ഞു. *[[കൊളോണിയൽ ഇന്ത്യ|കൊളോണിയൽ]] കാലഘട്ടത്തിലെ രീതികൾ അവസാനിപ്പിച്ച് [[ഇന്ത്യൻ സൈന്യം]] പുതിയ യൂണിഫോം നയം പുറത്തിറക്കി. സൈനിക പാരമ്പര്യങ്ങളെ ആധുനികവൽക്കരിക്കുന്നതിനും തദ്ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമായി ഇന്ത്യൻ സൈന്യം ആർമി യൂണിഫോംസ് - 2026 അവതരിപ്പിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ അവശിഷ്ടമായ ആചാരങ്ങൾ, പദാവലികൾ, അനിവാര്യമല്ലാത്ത വസ്ത്രങ്ങൾ എന്നിവ ക്രമേണ നീക്കം ചെയ്യുന്ന പുതുക്കിയ വസ്ത്ര നിയന്ത്രണ ലഘുലേഖയാണിത്. *ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, വിദേശ മൂലധന ചലനങ്ങൾ, അസംസ്കൃത എണ്ണ, വളങ്ങൾ, സ്വർണ്ണം എന്നിവയെ [[ഇന്ത്യ]] ഇറക്കുമതിയിൽ ആശ്രയിക്കുന്നത് എന്നിവയുൾപ്പെടെ നിരവധി ആഗോള, ആഭ്യന്തര ഘടകങ്ങളാണ് [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|യുഎസ് ഡോളറിനെതിരെ]] [[ഇന്ത്യൻ രൂപ|രൂപയുടെ]] മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു . കേരളം *[[രാഷ്ട്രീയ സ്വയംസേവക സംഘം|ആർഎസ്എസ്]] ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് [[മോഹൻ ഭാഗവത്]] സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കി. {{തിരുത്തുക| കവാടം:സമകാലികം/2026 ജൂൺ 14}} ------- <!-- ലോകം ഇന്ത്യ കേരളം --> 6sc7ny09vkimj0pxlikn6ba9wu675t2 വിശ്വനാഥൻ - രാമമൂർത്തി 0 668984 4634116 2026-06-28T15:24:50Z Sai K shanmugam 24791 'സംഗീത സംവിധായകരായ എം.എസ്. വിശ്വനാഥനും ടി.കെ. രാമമൂർത്തിയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംഗീത-സംവിധായക ദ്വയമായിരുന്നു വിശ്വനാഥൻ - രാമമൂർത്തി. 1952 - ൽ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു 4634116 wikitext text/x-wiki സംഗീത സംവിധായകരായ എം.എസ്. വിശ്വനാഥനും ടി.കെ. രാമമൂർത്തിയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംഗീത-സംവിധായക ദ്വയമായിരുന്നു വിശ്വനാഥൻ - രാമമൂർത്തി. 1952 - ൽ പുറത്തിറങ്ങിയ പണം മുതൽ 1965-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ വരെ 100-ലധികം ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വേർപിരിഞ്ഞ ശേഷം 1966 മുതൽ 1986 വരെ 16 ചിത്രങ്ങളിൽ രാമമൂർത്തി സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുണ്ട്. 1995-ൽ എങ്കിരുന്തോ വന്താൻ എന്ന ചലച്ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിച്ചിരുന്നു. == ആദ്യകാല ജീവിതങ്ങൾ == === രാമമൂർത്തി === തിരുച്ചിയിൽ സംഗീത കുടുംബത്തിൽ ജനിച്ച രാമമൂർത്തി, കുട്ടിക്കാലത്ത് തന്നെ വയലിൻ പഠനമാരംഭിച്ചിരുന്നു. അച്ഛനായ കൃഷ്ണസ്വാമി പിള്ളയും, മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളയും തിരുച്ചിയിലെ പ്രശസ്തരായ വയലിൻ വാദകരായിരുന്നു. ബാല്യകാലത്തുതന്നെ അച്ഛനോടൊപ്പം പല വേദികളിലും രാമമൂർത്തി വയലിൻ അവതരണം നടത്തിയിട്ടുണ്ട്. 1940-കളുടെ ആരംഭത്തിൽ സരസ്വതി സ്റ്റോഴ്സിൽ (എ.വി.എം പ്രൊഡക്ഷൻസിന്റെ ഉടമയായ എ.വി. മെയ്യപ്പൻ ആയിരുന്നു ഈ സ്ഥാപനത്തിന്റെ സഹ ഉടമ) പ്രവർത്തിക്കുകയും, എ.വി.എമ്മിന്റെ സംഗീത സംവിധായകനായ ആർ. സുദർശനത്തിനുവേണ്ടി പല ചലച്ചിത്രങ്ങളിലും വയലിൻ വായിക്കാനും ആരംഭിച്ചു. ഈ കാലയളവിൽ, മലയാള സംഗീത സംവിധായകനും പിയാനോ വാദകനുമായ പി.എസ്. ദിവാകറുമായി അടുക്കുകയും, തുടർന്ന് സി.ആർ. സുബ്ബുരാമൻ, ഹിസ് മാസ്റ്റേഴ്സ് വോയിസിലേക്ക് വയലിൻ വാദകനായി രാമമൂർത്തിയെ നിയമിക്കുകയും ചെയ്തു. 1940-കളുടെ അവസാനത്തോടെ രാമമൂർത്തി, സി.ആർ. സുബ്ബുരാമന്റെ ടീമിന്റെ ഭാഗമാവുകയും, അവിടെ ഒപ്പമുള്ള വയലിനിസ്റ്റായിരുന്ന ടി.ജി. ലിംഗപ്പയെ പരിചയപ്പെടുകയും ചെയ്തു. === വിശ്വനാഥൻ === അഭിനയിക്കാനും, പാടാനുമുള്ള ആഗ്രഹങ്ങളുമായി കടന്നുവന്ന വിശ്വനാഥൻ, 1940-കളിൽ പല നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. 1950-കളിലെ പ്രശസ്ത സംഗീതസംവിധായകനും എസ്.വി. വെങ്കടരാമന്റെ വയലിനിസ്റ്റുമായിരുന്ന ടി.ആർ. പാപ്പയുമായി വിശ്വനാഥൻ കണ്ടുമുട്ടുകയും അസിസ്റ്റന്റ് ജോലി തരപ്പെടുത്തുകയും ചെയ്തു. സംഗീതനിർമ്മാണത്തിലെ താത്പര്യം കാരണം, പിന്നീട് എസ്.എം. സുബ്ബൈയാ നായിഡുവിനൊപ്പം വിശ്വനാഥൻ പ്രവർത്തിക്കാനാരംഭിച്ചു. സി.ആർ. സുബ്ബുരാമനുവേണ്ടി ഹാർമോണിയം വായിക്കാൻ തുടങ്ങിയ ശേഷമാണ് രാമമൂർത്തിയെയും ടി.ജി. ലിംഗപ്പയെയും പരിചയപ്പെടുന്നത്. ഹാർമോണിയം കൂടാതെ, ബാല്യകാലം മുതൽ തന്നെ പിയാനോ വാദനവും വിശ്വനാഥൻ അഭ്യസിച്ചിരുന്നു. == ചലച്ചിത്ര ജീവിതം == === സുബ്ബുരാമനോടൊപ്പം === സി.ആർ. സുബ്ബുരാമനുവേണ്ടി വിശ്വനാഥൻ ഹാർമോണിയവും, രാമമൂർത്തി വയലിനുമായിരുന്നു വായിച്ചിരുന്നത്. ഇരുവരും സുബ്ബുരാമനെയാണ് ഗുരുവായി പരിഗണിച്ചിരുന്നതെങ്കിലും, എസ്.വി. വെങ്കടരാമന്റെയും, ടി.ആർ. പാപ്പയുടെയും സംഗീതവും വിശ്വനാഥന് പ്രചോദനമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 1952-ൽ പല ചലച്ചിത്രങ്ങളുടെയും സംഗീതസംവിധാനം പൂർത്തിയാകാത്ത നിലയിലിരിക്കവേയാണ് സുബ്ബുരാമൻ മരണപ്പെടുന്നത്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ദേവദാസ്, ചന്ദ്രാണി, മരുമകൾ, കാതൽ എന്നീ ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം വിശ്വനാഥനും രാമമൂർത്തിയും ചേർന്ന് പൂർത്തിയാക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, ഉത്തരേന്ത്യയിൽ പ്രശസ്തരായ [[Shankar Jaikishan|ശങ്കർ ജയ്കിഷന്]] സമാനമായി ദക്ഷിണേന്ത്യയിൽ ഒരു ദ്വയമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം വിശ്വനാഥൻ പങ്കുവെക്കുകയുണ്ടായി. തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും, രാമമൂർത്തിയും ഇത് അംഗീകരിച്ചു.<ref name="sp">{{Cite magazine|last=Ramachandran|first=T. M.|date=17 August 1963|title=Kings of Light Melody|url=https://archive.org/details/dli.bengal.10689.12015/page/n383/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=43|archive-url=https://archive.today/20230202061945/https://archive.org/details/dli.bengal.10689.12015/page/n383/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === ആദ്യ ചലച്ചിത്രം === എ.എൽ. ശ്രീനിവാസൻ തിരക്കഥയെഴുതി, എൻ.എസ്. കൃഷ്ണൻ (ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രോത്സാഹിപ്പിച്ച ആദ്യ വ്യക്തികളിലൊരാൾ) സംവിധാനം ചെയ്ത പണം ആയിരുന്നു ഈ ദ്വയത്തിന്റെ ആദ്യ ചലച്ചിത്രം.<ref name="sp" /> ഇരുവരുടെയും സംഗീത താത്പര്യങ്ങളും വ്യക്തിത്വങ്ങളും വ്യത്യാസപ്പെട്ടിരുന്നു. കർണാടകസംഗീത പശ്ചാത്തലമായിരുന്നു രാമമൂർത്തിയുടെ പ്രധാനമേഖലയെങ്കിൽ, വിശ്വനാഥൻ, കൂടുതൽ ഊർജസ്വലനായ വ്യക്തിയും അത്തരത്തിലുള്ള പാട്ടുകളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശിവാജി ഗണേശൻ അഭിനയിക്കുന്ന രണ്ടാമത്തെയും, പിൽക്കാലത്ത് ഏറെ പ്രശസ്തമായ കൂട്ടായ്മയിലുള്ള പദ്മിനിക്കൊപ്പമുള്ള ആദ്യ ചലച്ചിത്രവുമായിരുന്നു പണം. രാമമൂർത്തി-വിശ്വനാഥൻ എന്നായിരുന്നു ആദ്യം പേരിടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, വിശ്വനാഥന്റെ പേര് ആദ്യം വരുന്നതാവും കൂടുതൽ ചേരുന്നതെന്നും, "കൂടുതൽ പരിചയസമ്പന്നനായ താങ്കൾ, തൊട്ടുപിന്നിൽനിന്ന് പിന്തുണയ്ക്കുന്നതല്ലേ ഭംഗി" എന്ന് അഭിപ്രായപ്പെടുകയും, തുടർന്ന് രാമമൂർത്തി അതംഗീകരിക്കുകയും ചെയ്തു.<ref>{{Cite news|last=Rangarajan|first=Malathi|date=November 8, 2012|title=Ninety, and bowing away!|work=[[The Hindu]]|url=https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|access-date=26 July 2018|archive-date=3 April 2020|archive-url=https://archive.today/20200403164629/https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|url-status=live}}</ref> ഇക്കാലത്ത് തന്നെയാണ്, സംഗീതഞ്ജനും ഗായകനുമായിരുന്ന സി.എസ്. ജയരാമൻ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രത്ത കണ്ണീർ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയതും വിശ്വനാഥനും രാമമൂർത്തിയും ചേർന്നാണ്. === വിജയം === ജി. രാമനാഥൻ, എസ്.വി. വെങ്കട്ടരാമൻ, കെ.വി. മഹാദേവൻ, എസ്. രാജേശ്വര റാവു, എസ്. ദക്ഷിണാമൂർത്തി, പെണ്ട്യാല നാഗേശ്വര റാവു എന്നീ സംഗീത സംവിധായകർ കൂടുതലായി സ്വീകാര്യത നേടിയിരുന്ന ചലച്ചിത്രമേഖലയിൽ വിശ്വനാഥൻ-രാമമൂർത്തി ദ്വയം വളരെ പതിയെയാണ് ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പണം എന്ന ചലച്ചിത്രം വിജയമായ ശേഷം, 1952 മുതൽ 1965 വരെ 100-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കാൻ ദ്വയത്തിന് സാധിച്ചു. 1957 മുതൽ 1965 വരെയുള്ള കാലയളവിലെ ഏറ്റവും വിജയകരമായ ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചതും ഇവരായിരുന്നു. വളരെ ലളിതമായ ഗാനശകലങ്ങൾ വഴി ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ദ്വയം, 1950-കളിൽ പുറത്തിറങ്ങിയ പോർട്ടർ കന്ദൻ, പാസവലൈ, തെനാലി രാമൻ, ഗുലേബകാവലി, സുഖം എങ്കേ, സ്വർഗവാസൽ എന്നീ ചലച്ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തി കൈവരിക്കുകയുണ്ടായി. 1956-ൽ എൻ.ടി. രാമ റാവുവും അഞ്ജലി ദേവിയും അഭിനയിച്ച, വേലൈക്കാരി എന്ന തമിഴ് ചലച്ചിത്രത്തിന്റെ തെലുഗു റീമേക്കായ സന്തോഷം എന്ന ചലച്ചിത്രത്തിന് വിശ്വനാഥൻ-രാമമൂർത്തി സംഗീതം നൽകുകയും ഗാനങ്ങൾ വലിയ വിജയം നേടുകയും ചെയ്തു. തുടർന്ന് ഹിന്ദിയിൽ, നയാ ആദ്മി എന്ന പേരിൽ റീമേക്ക് ചെയ്ത ചലച്ചിത്രത്തിൽ മദൻ മോഹൻ ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചതെങ്കിലും യഥാ‌ർത്ഥ പതിപ്പിൽ ഉപയോഗിച്ചിരുന്ന ചില ഗാനങ്ങളുടെ ഈണങ്ങൾ അതേപടി ഉപയോഗിക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ഗാനങ്ങളും അതിവേഗം പ്രശസ്തമായി. === മറ്റ് സംഭാവനകൾ === ടി.എം. സൗന്ദരരാജൻ, പി. സുശീല, പി.ബി. ശ്രീനിവാസ്, പി. ലീല, എൽ.ആർ. ഈശ്വരി, സീർകാഴി ഗോവിന്ദരാജൻ, ഉടുത സരോജിനി, കെ. ജമുനാ റാണി, എം.എസ്. രാജേശ്വരി, എ.എൽ. രാഘവൻ എന്നിവർ പാടി പ്രശസ്തമായ ഭൂരിഭാഗം ഗാനങ്ങളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചത് വിശ്വനാഥൻ-രാമമൂർത്തി ദ്വയമായിരുന്നു. സംവിധായകരായ ബി.ആർ. പന്തുലു, ബി.എസ്. രംഗ, കൃഷ്ണൻ-പഞ്ചു, എ. ഭീംസിങ്, പി മാധവൻ, സി.വി. ശ്രീധർ, ടി.ആർ. രാമണ്ണ, എ.സി. ത്രിലോകചന്ദർ എന്നിവർ നിരന്തരം ഈ ദ്വയത്തോടൊപ്പം ചലച്ചിത്രങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. === ''മെല്ലിസൈ മന്നർകൾ'' === 1963 ജൂൺ 16-ന് മദ്രാസ് ട്രിപ്ലികെയ്ൻ കൾച്ചറൽ അക്കാദമിയിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് ശിവാജി ഗണേശൻ, മെല്ലിസൈ മന്നർകൾ ({{langx|ta|மெல்லிசை மன்னர்கள்}}, ലളിതസംഗീതത്തിന്റെ രാജാക്കന്മാർ) എന്ന പേര് നൽകി വിശ്വനാഥൻ - രാമമൂർത്തി ദ്വയത്തെ ആദരിച്ചത്.<ref>{{Cite magazine|last=Ramachandran|first=T. M.|date=6 July 1963|title=Music Maestros Honoured|url=https://archive.org/details/dli.bengal.10689.12015/page/n45/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=42|archive-url=https://archive.today/20230202053705/https://archive.org/details/dli.bengal.10689.12015/page/n45/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === പിളർപ്പ് === 1965 ജൂലൈ 9-ന് പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രത്തിന് ശേഷമാണ് ഈ ദ്വയം പിരിയുന്നത്. ഇതിനു ശേഷം ഇരുവരും സ്വതന്ത്ര സംഗീത സംവിധായകരായി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയുണ്ടായി. വിശ്വനാഥനൊപ്പമാണ് ഇരുവരുടെയും സംവിധാനസഹായികൾ തുടർന്ന് പ്രവർത്തിച്ചിരുന്നത്. ടി.ആർ. രാമണ്ണ, എ. ഭീംസിങ് എന്നീ സംവിധായകർ ഇരുവരും പിരിഞ്ഞതിലെ ഖേദം പ്രകടിപ്പിച്ചെങ്കിലും പിൽക്കാലത്ത്, ഇരുവരുമായും പ്രത്യേകം പ്രവർത്തിക്കുകയുമുണ്ടായി. വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് വിശ്വനാഥൻ-രാമമൂർത്തി ദ്വയം പിരിഞ്ഞത്. 1964-ൽ, സി.വി. ശ്രീധർ സംവിധാനം ചെയ്ത്, എസ്.വി. സുബ്ബൈയ്യാ, ആർ. മുത്തുരാമൻ, ചന്ദ്രകാന്ത, നാഗേഷ്, വി. ഗോപാലകൃഷ്ണൻ, വി.എസ്. രാഘവൻ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കലൈ കോവിൽ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചത് വിശ്വനാഥനും രാമമൂർത്തിയും ചേർന്നായിരുന്നു. ഈ ചലച്ചിത്രവും അതിലെ ഗാനങ്ങളും വാണിജ്യപരമായി പരാജയപ്പെടുകയും കൽക്കി മാസികയിൽ ഇതിനെ വിമർശിച്ചുകൊണ്ട് ലേഖനം പുറത്തിറങ്ങുകയും ചെയ്തു. 1964-ന്റെ അവസാനം നാഗേഷ്, ആർ. മുത്തുരാമൻ, കെ.ആർ. വിജയ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ സർവർ സുന്ദരം എന്ന ചലച്ചിത്രത്തോടെ ഇരുവർക്കുമിടയിലെ വിയോജിപ്പുകൾ വർധിച്ചു. ബോളിവുഡ് സംഗീത സംവിധായകനായിരുന്ന നൗഷാദ് അലി, എ.വി. മെയ്യപ്പനോട് നിർദ്ദേശിച്ച പ്രകാരം ഷൂട്ടിങ് നടക്കാനിരിക്കവേ അതിലേക്ക് രാമമൂർത്തി വരാതിരിക്കുകയും, തുടർന്ന് ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രം പൂർത്തിയാക്കിയ ശേഷം ഇരുവരും പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര സംഗീത സംവിധാനം ആരംഭിച്ച ശേഷം എം.എസ്. വിശ്വനാഥൻ, 1965 മുതൽ 2015 വരെയുള്ള കാലയളവിൽ 700-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചു. താരതമ്യേന കുറഞ്ഞ അളവിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രാമമൂർത്തി, 1966-നും 1986-നുമിടയിൽ 19 ചലച്ചിത്രങ്ങൾക്കാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. 1988 മുതൽ എം.എസ്. വിശ്വനാഥൻ കൂടുതൽ ഭക്തിഗാനങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. === ഒത്തുചേരൽ === 1995-ൽ, സത്യരാജ്, റോജാ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ എങ്കിരുന്തോ വന്താൻ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായി വിശ്വനാഥനും രാമമൂർത്തിയും ഒത്തുചേർന്നിരുന്നു. ചിത്രം എന്ന മലയാള ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. എന്നാൽ ഈ ചലച്ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയും, ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഇരുവരും ഒരുമിച്ച അവസാന ചലച്ചിത്രം കൂടിയായിരുന്നു ഇത്. 2006 - ൽ സത്യഭാമ സർവകലാശാല, ഇരുവർക്കും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.<ref>{{Cite news|date=4 September 2006|title=Honorary doctorates for seven eminent personalities|work=[[The Hindu]]|location=Chennai, India|url=http://www.hindu.com/2006/09/04/stories/2006090414590500.htm|url-status=dead|access-date=6 March 2012|archive-url=https://web.archive.org/web/20071203104123/http://www.hindu.com/2006/09/04/stories/2006090414590500.htm|archive-date=3 December 2007}}</ref> === തിരൈ ഇസൈ ചക്രവർത്തി === 2012 ഓഗസ്റ്റിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത, വിശ്വനാഥനും രാമമൂർത്തിയ്ക്കും ''തിരൈ ഇസൈ ചക്രവർത്തി'' ({{langx|ta|திரை இசை சக்ரவர்த்தி}}, ചലച്ചിത്ര സംഗീത ചക്രവർത്തി) എന്ന പദവി നൽകി ആദരിക്കുകയുണ്ടായി.<ref>{{Cite web|url=http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|title=Amma confers title of Thiraiyisai Chakravarthy on legendary MSV|access-date=12 June 2013|date=30 August 2012|website=Chennai Online|archive-url=https://web.archive.org/web/20130927230705/http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|archive-date=27 September 2013|url-status=dead}}</ref><ref>{{Cite web|url=http://newindianexpress.com/cities/chennai/article597851.ece|title=CM confers Thirai Isai Chakravarthy on MSV|access-date=12 June 2013|date=30 August 2012|website=[[The New Indian Express]]|archive-url=https://web.archive.org/web/20130806232815/http://newindianexpress.com/cities/chennai/article597851.ece|archive-date=6 August 2013|url-status=dead}}</ref><ref>{{Cite web|url=http://www.indianexpress.com/news/after-padma-snub-jaya-says-one-day-centre-will-listen/995707/|title=After Padma snub, Jaya says one day Centre will listen|access-date=12 June 2013|date=31 August 2012|website=[[The Indian Express]]|archive-url=https://web.archive.org/web/20210528105426/https://indianexpress.com/article/news-archive/web/after-padma-snub-jaya-says-one-day-centre-will-listen/|archive-date=28 May 2021|url-status=live}}</ref> == മരണം == 2013 ഏപ്രിൽ 17-ന് തന്റെ 91-ാം വയസ്സിൽ വാർധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ വച്ചാണ് രാമമൂർത്തി അന്തരിച്ചത്..<ref name="death">{{Cite web|url=http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|title=TK Ramamurthy, noted music composer, passes away|access-date=2023-02-02|date=2013-04-17|website=[[The Times of India]]|archive-url=https://web.archive.org/web/20130426125705/http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|archive-date=26 April 2013|url-status=dead}}</ref> 2015 ജൂൺ 27-ന് ശ്വാസതടസ്സം നേരിട്ടത്തിനെത്തുടർന്ന് എം.എസ്. വിശ്വനാഥനെ ഫോർട്ടിസ് മലർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും<ref>{{Cite web|url=http://www.telangananewspaper.com/m-s-viswanathan-death/|title=M S Viswanathan Death|access-date=31 July 2015|date=14 July 2015|website=Telangana News Paper|archive-url=https://web.archive.org/web/20150714173546/http://www.telangananewspaper.com/m-s-viswanathan-death/|archive-date=14 July 2015|url-status=usurped}}</ref> ജൂലൈ 14-ന് പുലർച്ചെ 4:15ന് മരണപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/King-of-Light-Music-MS-Viswanathan-Passes-Away/2015/07/14/article2919555.ece|title=King of Film Music MS Viswanathan Passes Away|access-date=31 July 2015|date=14 July 2015|website=[[The New Indian Express]]|archive-url=https://web.archive.org/web/20220719063616/https://www.newindianexpress.com/entertainment/tamil/2015/jul/14/King-of-Film-Music-MS-Viswanathan-Passes-Away-783821.html|archive-date=19 July 2022|url-status=dead}}</ref> == അവലംബം == {{reflist}} == പുറം കണ്ണികൾ == * {{IMDb name|0530818|M. S. Viswanathan}} * {{IMDb name|1823672|T. K. Ramamoorthy}} * [http://mellisai.tripod.com.htm/ List of movies composed music by Viswanathan Ramamoorthy] no2dokorwu8eusnfd2zjncs9u5nl0xq 4634117 4634116 2026-06-28T15:33:08Z Sai K shanmugam 24791 4634117 wikitext text/x-wiki സംഗീത സംവിധായകരായ [[എം.എസ്. വിശ്വനാഥൻ|എം.എസ്. വിശ്വനാഥനും]] [[ടി.കെ. രാമമൂർത്തി|ടി.കെ. രാമമൂർത്തിയും]] ഉൾക്കൊള്ളുന്ന ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്ര]] സംഗീത-സംവിധായക ദ്വയമായിരുന്നു '''വിശ്വനാഥൻ - രാമമൂർത്തി'''. 1952 - ൽ പുറത്തിറങ്ങിയ ''[[പണം (ചലച്ചിത്രം)|പണം]]'' മുതൽ 1965-ൽ പുറത്തിറങ്ങിയ ''[[ആയിരത്തിൽ ഒരുവൻ (1965)|ആയിരത്തിൽ ഒരുവൻ]]'' വരെ 100-ലധികം ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വേർപിരിഞ്ഞ ശേഷം 1966 മുതൽ 1986 വരെ 16 ചിത്രങ്ങളിൽ രാമമൂർത്തി സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുണ്ട്. 1995-ൽ ''[[എങ്കിരുന്തോ വന്താൻ]]'' എന്ന ചലച്ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിച്ചിരുന്നു. == ആദ്യകാല ജീവിതങ്ങൾ == === രാമമൂർത്തി === [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളിയിൽ]] സംഗീത കുടുംബത്തിൽ ജനിച്ച രാമമൂർത്തി, കുട്ടിക്കാലത്ത് തന്നെ [[വയലിൻ]] പഠനമാരംഭിച്ചിരുന്നു. അച്ഛനായ [[കൃഷ്ണസ്വാമി പിള്ള|കൃഷ്ണസ്വാമി പിള്ളയും]], മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളയും തിരുച്ചിയിലെ പ്രശസ്തരായ വയലിൻ വാദകരായിരുന്നു. ബാല്യകാലത്തുതന്നെ അച്ഛനോടൊപ്പം പല വേദികളിലും രാമമൂർത്തി വയലിൻ അവതരണം നടത്തിയിട്ടുണ്ട്. 1940-കളുടെ ആരംഭത്തിൽ സരസ്വതി സ്റ്റോഴ്സിൽ ([[എ.വി.എം|എ.വി.എം പ്രൊഡക്ഷൻസിന്റെ]] ഉടമയായ [[എ.വി. മെയ്യപ്പൻ]] ആയിരുന്നു ഈ സ്ഥാപനത്തിന്റെ സഹ ഉടമ) പ്രവർത്തിക്കുകയും, എ.വി.എമ്മിന്റെ സംഗീത സംവിധായകനായ [[ആർ. സുദർശനം|ആർ. സുദർശനത്തിനുവേണ്ടി]] പല ചലച്ചിത്രങ്ങളിലും വയലിൻ വായിക്കാനും ആരംഭിച്ചു. ഈ കാലയളവിൽ, മലയാള സംഗീത സംവിധായകനും പിയാനോ വാദകനുമായ [[പി.എസ്. ദിവാകർ|പി.എസ്. ദിവാകറുമായി]] അടുക്കുകയും, തുടർന്ന് [[സി.ആർ. സുബ്ബുരാമൻ]], [[എച്ച്.എം.വി|ഹിസ് മാസ്റ്റേഴ്സ് വോയിസിലേക്ക്]] വയലിൻ വാദകനായി രാമമൂർത്തിയെ നിയമിക്കുകയും ചെയ്തു. 1940-കളുടെ അവസാനത്തോടെ രാമമൂർത്തി, സി.ആർ. സുബ്ബുരാമന്റെ ടീമിന്റെ ഭാഗമാവുകയും, അവിടെ ഒപ്പമുള്ള വയലിനിസ്റ്റായിരുന്ന [[ടി.ജി. ലിംഗപ്പ|ടി.ജി. ലിംഗപ്പയെ]] പരിചയപ്പെടുകയും ചെയ്തു. === വിശ്വനാഥൻ === അഭിനയിക്കാനും, പാടാനുമുള്ള ആഗ്രഹങ്ങളുമായി കടന്നുവന്ന വിശ്വനാഥൻ, 1940-കളിൽ പല നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. 1950-കളിലെ പ്രശസ്ത സംഗീതസംവിധായകനും എസ്.വി. വെങ്കടരാമന്റെ വയലിനിസ്റ്റുമായിരുന്ന [[ടി.ആർ. പാപ്പ|ടി.ആർ. പാപ്പയുമായി]] വിശ്വനാഥൻ കണ്ടുമുട്ടുകയും അസിസ്റ്റന്റ് ജോലി തരപ്പെടുത്തുകയും ചെയ്തു. സംഗീതനിർമ്മാണത്തിലെ താത്പര്യം കാരണം, പിന്നീട് [[എസ്.എം. സുബ്ബൈയാ നായിഡു|എസ്.എം. സുബ്ബൈയാ നായിഡുവിനൊപ്പം]] വിശ്വനാഥൻ പ്രവർത്തിക്കാനാരംഭിച്ചു. സി.ആർ. സുബ്ബുരാമനുവേണ്ടി ഹാർമോണിയം വായിക്കാൻ തുടങ്ങിയ ശേഷമാണ് രാമമൂർത്തിയെയും ടി.ജി. ലിംഗപ്പയെയും പരിചയപ്പെടുന്നത്. ഹാർമോണിയം കൂടാതെ, ബാല്യകാലം മുതൽ തന്നെ പിയാനോ വാദനവും വിശ്വനാഥൻ അഭ്യസിച്ചിരുന്നു. == ചലച്ചിത്ര ജീവിതം == === സുബ്ബുരാമനോടൊപ്പം === സി.ആർ. സുബ്ബുരാമനുവേണ്ടി വിശ്വനാഥൻ ഹാർമോണിയവും, രാമമൂർത്തി വയലിനുമായിരുന്നു വായിച്ചിരുന്നത്. ഇരുവരും സുബ്ബുരാമനെയാണ് ഗുരുവായി പരിഗണിച്ചിരുന്നതെങ്കിലും, എസ്.വി. വെങ്കടരാമന്റെയും, ടി.ആർ. പാപ്പയുടെയും സംഗീതവും വിശ്വനാഥന് പ്രചോദനമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 1952-ൽ പല ചലച്ചിത്രങ്ങളുടെയും സംഗീതസംവിധാനം പൂർത്തിയാകാത്ത നിലയിലിരിക്കവേയാണ് സുബ്ബുരാമൻ മരണപ്പെടുന്നത്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ദേവദാസ്, ചന്ദ്രാണി, മരുമകൾ, കാതൽ എന്നീ ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം വിശ്വനാഥനും രാമമൂർത്തിയും ചേർന്ന് പൂർത്തിയാക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, ഉത്തരേന്ത്യയിൽ പ്രശസ്തരായ [[Shankar Jaikishan|ശങ്കർ ജയ്കിഷന്]] സമാനമായി ദക്ഷിണേന്ത്യയിൽ ഒരു ദ്വയമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം വിശ്വനാഥൻ പങ്കുവെക്കുകയുണ്ടായി. തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും, രാമമൂർത്തിയും ഇത് അംഗീകരിച്ചു.<ref name="sp">{{Cite magazine|last=Ramachandran|first=T. M.|date=17 August 1963|title=Kings of Light Melody|url=https://archive.org/details/dli.bengal.10689.12015/page/n383/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=43|archive-url=https://archive.today/20230202061945/https://archive.org/details/dli.bengal.10689.12015/page/n383/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === ആദ്യ ചലച്ചിത്രം === എ.എൽ. ശ്രീനിവാസൻ തിരക്കഥയെഴുതി, [[എൻ.എസ്. കൃഷ്ണൻ]] (ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രോത്സാഹിപ്പിച്ച ആദ്യ വ്യക്തികളിലൊരാൾ) സംവിധാനം ചെയ്ത പണം ആയിരുന്നു ഈ ദ്വയത്തിന്റെ ആദ്യ ചലച്ചിത്രം.<ref name="sp" /> ഇരുവരുടെയും സംഗീത താത്പര്യങ്ങളും വ്യക്തിത്വങ്ങളും വ്യത്യാസപ്പെട്ടിരുന്നു. കർണാടകസംഗീത പശ്ചാത്തലമായിരുന്നു രാമമൂർത്തിയുടെ പ്രധാനമേഖലയെങ്കിൽ, വിശ്വനാഥൻ, കൂടുതൽ ഊർജസ്വലനായ വ്യക്തിയും അത്തരത്തിലുള്ള പാട്ടുകളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. [[ശിവാജി ഗണേശൻ]] അഭിനയിക്കുന്ന രണ്ടാമത്തെയും, പിൽക്കാലത്ത് ഏറെ പ്രശസ്തമായ കൂട്ടായ്മയിലുള്ള [[പദ്മിനി|പദ്മിനിക്കൊപ്പമുള്ള]] ആദ്യ ചലച്ചിത്രവുമായിരുന്നു ''[[പണം (ചലച്ചിത്രം)|പണം]]''. രാമമൂർത്തി-വിശ്വനാഥൻ എന്നായിരുന്നു ആദ്യം പേരിടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, വിശ്വനാഥന്റെ പേര് ആദ്യം വരുന്നതാവും കൂടുതൽ ചേരുന്നതെന്നും, "കൂടുതൽ പരിചയസമ്പന്നനായ താങ്കൾ, തൊട്ടുപിന്നിൽനിന്ന് പിന്തുണയ്ക്കുന്നതല്ലേ ഭംഗി" എന്ന് അഭിപ്രായപ്പെടുകയും, തുടർന്ന് രാമമൂർത്തി അതംഗീകരിക്കുകയും ചെയ്തു.<ref>{{Cite news|last=Rangarajan|first=Malathi|date=November 8, 2012|title=Ninety, and bowing away!|work=[[The Hindu]]|url=https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|access-date=26 July 2018|archive-date=3 April 2020|archive-url=https://archive.today/20200403164629/https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|url-status=live}}</ref> ഇക്കാലത്ത് തന്നെയാണ്, സംഗീതഞ്ജനും ഗായകനുമായിരുന്ന [[സി.എസ്. ജയരാമൻ]] ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ''രത്ത കണ്ണീർ'' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയതും വിശ്വനാഥനും രാമമൂർത്തിയും ചേർന്നാണ്. === വിജയം === [[ജി. രാമനാഥൻ]], [[എസ്.വി. വെങ്കട്ടരാമൻ|എസ്.വി. വെങ്കട്ടരാമൻ,]] [[കെ.വി. മഹാദേവൻ]], [[എസ്. രാജേശ്വര റാവു]], [[വി. ദക്ഷിണാമൂർത്തി|എസ്. ദക്ഷിണാമൂർത്തി]], [[പെണ്ട്യാല നാഗേശ്വര റാവു]] എന്നീ സംഗീത സംവിധായകർ കൂടുതലായി സ്വീകാര്യത നേടിയിരുന്ന ചലച്ചിത്രമേഖലയിൽ വിശ്വനാഥൻ-രാമമൂർത്തി ദ്വയം വളരെ പതിയെയാണ് ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പണം എന്ന ചലച്ചിത്രം വിജയമായ ശേഷം, 1952 മുതൽ 1965 വരെ 100-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കാൻ ദ്വയത്തിന് സാധിച്ചു. 1957 മുതൽ 1965 വരെയുള്ള കാലയളവിലെ ഏറ്റവും വിജയകരമായ ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചതും ഇവരായിരുന്നു. വളരെ ലളിതമായ ഗാനശകലങ്ങൾ വഴി ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ദ്വയം, 1950-കളിൽ പുറത്തിറങ്ങിയ ''പോർട്ടർ കന്ദൻ, പാസവലൈ, തെനാലി രാമൻ, ഗുലേബകാവലി, സുഖം എങ്കേ, സ്വർഗവാസൽ'' എന്നീ ചലച്ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തി കൈവരിക്കുകയുണ്ടായി. 1956-ൽ [[എൻ.ടി. രാമറാവു|എൻ.ടി. രാമ റാവുവും]] [[അഞ്ജലി ദേവി|അഞ്ജലി ദേവിയും]] അഭിനയിച്ച, ''വേലൈക്കാരി'' എന്ന തമിഴ് ചലച്ചിത്രത്തിന്റെ തെലുഗു റീമേക്കായ ''സന്തോഷം'' എന്ന ചലച്ചിത്രത്തിന് വിശ്വനാഥൻ-രാമമൂർത്തി സംഗീതം നൽകുകയും ഗാനങ്ങൾ വലിയ വിജയം നേടുകയും ചെയ്തു. തുടർന്ന് ഹിന്ദിയിൽ, നയാ ആദ്മി എന്ന പേരിൽ റീമേക്ക് ചെയ്ത ചലച്ചിത്രത്തിൽ [[മദൻ മോഹൻ]] ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചതെങ്കിലും യഥാ‌ർത്ഥ പതിപ്പിൽ ഉപയോഗിച്ചിരുന്ന ചില ഗാനങ്ങളുടെ ഈണങ്ങൾ അതേപടി ഉപയോഗിക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ഗാനങ്ങളും അതിവേഗം പ്രശസ്തമായി. === മറ്റ് സംഭാവനകൾ === [[ടി.എം. സൗന്ദരരാജൻ]], [[പി. സുശീല]], [[പി.ബി. ശ്രീനിവാസ്]], [[പി. ലീല]], [[എൽ.ആർ. ഈശ്വരി]], [[സീർകാഴി ഗോവിന്ദരാജൻ]], [[ഉടുത സരോജിനി]], [[കെ. ജമുനാ റാണി]], [[എം.എസ്. രാജേശ്വരി]], [[എ.എൽ. രാഘവൻ]] എന്നിവർ പാടി പ്രശസ്തമായ ഭൂരിഭാഗം ഗാനങ്ങളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചത് വിശ്വനാഥൻ-രാമമൂർത്തി ദ്വയമായിരുന്നു. സംവിധായകരായ [[ബി.ആർ. പന്തുലു]], [[ബി.എസ്. രംഗ]], [[കൃഷ്ണൻ-പഞ്ചു]], [[എ. ഭീംസിംഗ്|എ. ഭീംസിങ്]], [[പി. മാധവൻ|പി മാധവൻ]], [[സി.വി. ശ്രീധർ]], [[ടി.ആർ. രാമണ്ണ]], [[എ.സി. ത്രിലോകചന്ദർ]] എന്നിവർ നിരന്തരം ഈ ദ്വയത്തോടൊപ്പം ചലച്ചിത്രങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. === ''മെല്ലിസൈ മന്നർകൾ'' === 1963 ജൂൺ 16-ന് മദ്രാസ് ട്രിപ്ലികെയ്ൻ കൾച്ചറൽ അക്കാദമിയിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് [[ശിവാജി ഗണേശൻ]], മെല്ലിസൈ മന്നർകൾ ({{langx|ta|மெல்லிசை மன்னர்கள்}}, ലളിതസംഗീതത്തിന്റെ രാജാക്കന്മാർ) എന്ന പേര് നൽകി വിശ്വനാഥൻ - രാമമൂർത്തി ദ്വയത്തെ ആദരിച്ചത്.<ref>{{Cite magazine|last=Ramachandran|first=T. M.|date=6 July 1963|title=Music Maestros Honoured|url=https://archive.org/details/dli.bengal.10689.12015/page/n45/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=42|archive-url=https://archive.today/20230202053705/https://archive.org/details/dli.bengal.10689.12015/page/n45/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === പിളർപ്പ് === 1965 ജൂലൈ 9-ന് പുറത്തിറങ്ങിയ [[ആയിരത്തിൽ ഒരുവൻ (1965)|''ആയിരത്തിൽ ഒരുവൻ'']] എന്ന ചലച്ചിത്രത്തിന് ശേഷമാണ് ഈ ദ്വയം പിരിയുന്നത്. ഇതിനു ശേഷം ഇരുവരും സ്വതന്ത്ര സംഗീത സംവിധായകരായി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയുണ്ടായി. വിശ്വനാഥനൊപ്പമാണ് ഇരുവരുടെയും സംവിധാനസഹായികൾ തുടർന്ന് പ്രവർത്തിച്ചിരുന്നത്. ടി.ആർ. രാമണ്ണ, എ. ഭീംസിങ് എന്നീ സംവിധായകർ ഇരുവരും പിരിഞ്ഞതിലെ ഖേദം പ്രകടിപ്പിച്ചെങ്കിലും പിൽക്കാലത്ത്, ഇരുവരുമായും പ്രത്യേകം പ്രവർത്തിക്കുകയുമുണ്ടായി. വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് വിശ്വനാഥൻ-രാമമൂർത്തി ദ്വയം പിരിഞ്ഞത്. 1964-ൽ, സി.വി. ശ്രീധർ സംവിധാനം ചെയ്ത്, എസ്.വി. സുബ്ബൈയ്യാ, ആർ. മുത്തുരാമൻ, ചന്ദ്രകാന്ത, നാഗേഷ്, വി. ഗോപാലകൃഷ്ണൻ, വി.എസ്. രാഘവൻ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കലൈ കോവിൽ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചത് വിശ്വനാഥനും രാമമൂർത്തിയും ചേർന്നായിരുന്നു. ഈ ചലച്ചിത്രവും അതിലെ ഗാനങ്ങളും വാണിജ്യപരമായി പരാജയപ്പെടുകയും കൽക്കി മാസികയിൽ ഇതിനെ വിമർശിച്ചുകൊണ്ട് ലേഖനം പുറത്തിറങ്ങുകയും ചെയ്തു. 1964-ന്റെ അവസാനം നാഗേഷ്, ആർ. മുത്തുരാമൻ, കെ.ആർ. വിജയ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ സർവർ സുന്ദരം എന്ന ചലച്ചിത്രത്തോടെ ഇരുവർക്കുമിടയിലെ വിയോജിപ്പുകൾ വർധിച്ചു. ബോളിവുഡ് സംഗീത സംവിധായകനായിരുന്ന നൗഷാദ് അലി, എ.വി. മെയ്യപ്പനോട് നിർദ്ദേശിച്ച പ്രകാരം ഷൂട്ടിങ് നടക്കാനിരിക്കവേ അതിലേക്ക് രാമമൂർത്തി വരാതിരിക്കുകയും, തുടർന്ന് ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രം പൂർത്തിയാക്കിയ ശേഷം ഇരുവരും പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര സംഗീത സംവിധാനം ആരംഭിച്ച ശേഷം എം.എസ്. വിശ്വനാഥൻ, 1965 മുതൽ 2015 വരെയുള്ള കാലയളവിൽ 700-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചു. താരതമ്യേന കുറഞ്ഞ അളവിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രാമമൂർത്തി, 1966-നും 1986-നുമിടയിൽ 19 ചലച്ചിത്രങ്ങൾക്കാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. 1988 മുതൽ എം.എസ്. വിശ്വനാഥൻ കൂടുതൽ ഭക്തിഗാനങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. === ഒത്തുചേരൽ === 1995-ൽ, [[സത്യരാജ്]], [[റോജാ]] എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ എങ്കിരുന്തോ വന്താൻ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായി വിശ്വനാഥനും രാമമൂർത്തിയും ഒത്തുചേർന്നിരുന്നു. ചിത്രം എന്ന മലയാള ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. എന്നാൽ ഈ ചലച്ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയും, ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഇരുവരും ഒരുമിച്ച അവസാന ചലച്ചിത്രം കൂടിയായിരുന്നു ഇത്. 2006 - ൽ സത്യഭാമ സർവകലാശാല, ഇരുവർക്കും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.<ref>{{Cite news|date=4 September 2006|title=Honorary doctorates for seven eminent personalities|work=[[The Hindu]]|location=Chennai, India|url=http://www.hindu.com/2006/09/04/stories/2006090414590500.htm|url-status=dead|access-date=6 March 2012|archive-url=https://web.archive.org/web/20071203104123/http://www.hindu.com/2006/09/04/stories/2006090414590500.htm|archive-date=3 December 2007}}</ref> === തിരൈ ഇസൈ ചക്രവർത്തി === 2012 ഓഗസ്റ്റിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[ജെ. ജയലളിത]], വിശ്വനാഥനും രാമമൂർത്തിയ്ക്കും ''തിരൈ ഇസൈ ചക്രവർത്തി'' ({{langx|ta|திரை இசை சக்ரவர்த்தி}}, ചലച്ചിത്ര സംഗീത ചക്രവർത്തി) എന്ന പദവി നൽകി ആദരിക്കുകയുണ്ടായി.<ref>{{Cite web|url=http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|title=Amma confers title of Thiraiyisai Chakravarthy on legendary MSV|access-date=12 June 2013|date=30 August 2012|website=Chennai Online|archive-url=https://web.archive.org/web/20130927230705/http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|archive-date=27 September 2013|url-status=dead}}</ref><ref>{{Cite web|url=http://newindianexpress.com/cities/chennai/article597851.ece|title=CM confers Thirai Isai Chakravarthy on MSV|access-date=12 June 2013|date=30 August 2012|website=[[The New Indian Express]]|archive-url=https://web.archive.org/web/20130806232815/http://newindianexpress.com/cities/chennai/article597851.ece|archive-date=6 August 2013|url-status=dead}}</ref><ref>{{Cite web|url=http://www.indianexpress.com/news/after-padma-snub-jaya-says-one-day-centre-will-listen/995707/|title=After Padma snub, Jaya says one day Centre will listen|access-date=12 June 2013|date=31 August 2012|website=[[The Indian Express]]|archive-url=https://web.archive.org/web/20210528105426/https://indianexpress.com/article/news-archive/web/after-padma-snub-jaya-says-one-day-centre-will-listen/|archive-date=28 May 2021|url-status=live}}</ref> == മരണം == 2013 ഏപ്രിൽ 17-ന് തന്റെ 91-ാം വയസ്സിൽ വാർധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ വച്ചാണ് രാമമൂർത്തി അന്തരിച്ചത്..<ref name="death">{{Cite web|url=http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|title=TK Ramamurthy, noted music composer, passes away|access-date=2023-02-02|date=2013-04-17|website=[[The Times of India]]|archive-url=https://web.archive.org/web/20130426125705/http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|archive-date=26 April 2013|url-status=dead}}</ref> 2015 ജൂൺ 27-ന് ശ്വാസതടസ്സം നേരിട്ടത്തിനെത്തുടർന്ന് എം.എസ്. വിശ്വനാഥനെ ഫോർട്ടിസ് മലർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും<ref>{{Cite web|url=http://www.telangananewspaper.com/m-s-viswanathan-death/|title=M S Viswanathan Death|access-date=31 July 2015|date=14 July 2015|website=Telangana News Paper|archive-url=https://web.archive.org/web/20150714173546/http://www.telangananewspaper.com/m-s-viswanathan-death/|archive-date=14 July 2015|url-status=usurped}}</ref> ജൂലൈ 14-ന് പുലർച്ചെ 4:15ന് മരണപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/King-of-Light-Music-MS-Viswanathan-Passes-Away/2015/07/14/article2919555.ece|title=King of Film Music MS Viswanathan Passes Away|access-date=31 July 2015|date=14 July 2015|website=[[The New Indian Express]]|archive-url=https://web.archive.org/web/20220719063616/https://www.newindianexpress.com/entertainment/tamil/2015/jul/14/King-of-Film-Music-MS-Viswanathan-Passes-Away-783821.html|archive-date=19 July 2022|url-status=dead}}</ref> == അവലംബം == {{reflist}} == പുറം കണ്ണികൾ == * {{IMDb name|0530818|M. S. Viswanathan}} * {{IMDb name|1823672|T. K. Ramamoorthy}} * [http://mellisai.tripod.com.htm/ List of movies composed music by Viswanathan Ramamoorthy] seg31tcwzvpn3245h9clj34hvfhd6go 4634120 4634117 2026-06-28T15:34:56Z Sai K shanmugam 24791 4634120 wikitext text/x-wiki {{Prettyurl|Viswanathan–Ramamoorthy}} സംഗീത സംവിധായകരായ [[എം.എസ്. വിശ്വനാഥൻ|എം.എസ്. വിശ്വനാഥനും]] [[ടി.കെ. രാമമൂർത്തി|ടി.കെ. രാമമൂർത്തിയും]] ഉൾക്കൊള്ളുന്ന ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്ര]] സംഗീത-സംവിധായക ദ്വയമായിരുന്നു '''വിശ്വനാഥൻ - രാമമൂർത്തി'''. 1952 - ൽ പുറത്തിറങ്ങിയ ''[[പണം (ചലച്ചിത്രം)|പണം]]'' മുതൽ 1965-ൽ പുറത്തിറങ്ങിയ ''[[ആയിരത്തിൽ ഒരുവൻ (1965)|ആയിരത്തിൽ ഒരുവൻ]]'' വരെ 100-ലധികം ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വേർപിരിഞ്ഞ ശേഷം 1966 മുതൽ 1986 വരെ 16 ചിത്രങ്ങളിൽ രാമമൂർത്തി സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുണ്ട്. 1995-ൽ ''[[എങ്കിരുന്തോ വന്താൻ]]'' എന്ന ചലച്ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിച്ചിരുന്നു. == ആദ്യകാല ജീവിതങ്ങൾ == === രാമമൂർത്തി === [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളിയിൽ]] സംഗീത കുടുംബത്തിൽ ജനിച്ച രാമമൂർത്തി, കുട്ടിക്കാലത്ത് തന്നെ [[വയലിൻ]] പഠനമാരംഭിച്ചിരുന്നു. അച്ഛനായ [[കൃഷ്ണസ്വാമി പിള്ള|കൃഷ്ണസ്വാമി പിള്ളയും]], മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളയും തിരുച്ചിയിലെ പ്രശസ്തരായ വയലിൻ വാദകരായിരുന്നു. ബാല്യകാലത്തുതന്നെ അച്ഛനോടൊപ്പം പല വേദികളിലും രാമമൂർത്തി വയലിൻ അവതരണം നടത്തിയിട്ടുണ്ട്. 1940-കളുടെ ആരംഭത്തിൽ സരസ്വതി സ്റ്റോഴ്സിൽ ([[എ.വി.എം|എ.വി.എം പ്രൊഡക്ഷൻസിന്റെ]] ഉടമയായ [[എ.വി. മെയ്യപ്പൻ]] ആയിരുന്നു ഈ സ്ഥാപനത്തിന്റെ സഹ ഉടമ) പ്രവർത്തിക്കുകയും, എ.വി.എമ്മിന്റെ സംഗീത സംവിധായകനായ [[ആർ. സുദർശനം|ആർ. സുദർശനത്തിനുവേണ്ടി]] പല ചലച്ചിത്രങ്ങളിലും വയലിൻ വായിക്കാനും ആരംഭിച്ചു. ഈ കാലയളവിൽ, മലയാള സംഗീത സംവിധായകനും പിയാനോ വാദകനുമായ [[പി.എസ്. ദിവാകർ|പി.എസ്. ദിവാകറുമായി]] അടുക്കുകയും, തുടർന്ന് [[സി.ആർ. സുബ്ബുരാമൻ]], [[എച്ച്.എം.വി|ഹിസ് മാസ്റ്റേഴ്സ് വോയിസിലേക്ക്]] വയലിൻ വാദകനായി രാമമൂർത്തിയെ നിയമിക്കുകയും ചെയ്തു. 1940-കളുടെ അവസാനത്തോടെ രാമമൂർത്തി, സി.ആർ. സുബ്ബുരാമന്റെ ടീമിന്റെ ഭാഗമാവുകയും, അവിടെ ഒപ്പമുള്ള വയലിനിസ്റ്റായിരുന്ന [[ടി.ജി. ലിംഗപ്പ|ടി.ജി. ലിംഗപ്പയെ]] പരിചയപ്പെടുകയും ചെയ്തു. === വിശ്വനാഥൻ === അഭിനയിക്കാനും, പാടാനുമുള്ള ആഗ്രഹങ്ങളുമായി കടന്നുവന്ന വിശ്വനാഥൻ, 1940-കളിൽ പല നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. 1950-കളിലെ പ്രശസ്ത സംഗീതസംവിധായകനും എസ്.വി. വെങ്കടരാമന്റെ വയലിനിസ്റ്റുമായിരുന്ന [[ടി.ആർ. പാപ്പ|ടി.ആർ. പാപ്പയുമായി]] വിശ്വനാഥൻ കണ്ടുമുട്ടുകയും അസിസ്റ്റന്റ് ജോലി തരപ്പെടുത്തുകയും ചെയ്തു. സംഗീതനിർമ്മാണത്തിലെ താത്പര്യം കാരണം, പിന്നീട് [[എസ്.എം. സുബ്ബൈയാ നായിഡു|എസ്.എം. സുബ്ബൈയാ നായിഡുവിനൊപ്പം]] വിശ്വനാഥൻ പ്രവർത്തിക്കാനാരംഭിച്ചു. സി.ആർ. സുബ്ബുരാമനുവേണ്ടി ഹാർമോണിയം വായിക്കാൻ തുടങ്ങിയ ശേഷമാണ് രാമമൂർത്തിയെയും ടി.ജി. ലിംഗപ്പയെയും പരിചയപ്പെടുന്നത്. ഹാർമോണിയം കൂടാതെ, ബാല്യകാലം മുതൽ തന്നെ പിയാനോ വാദനവും വിശ്വനാഥൻ അഭ്യസിച്ചിരുന്നു. == ചലച്ചിത്ര ജീവിതം == === സുബ്ബുരാമനോടൊപ്പം === സി.ആർ. സുബ്ബുരാമനുവേണ്ടി വിശ്വനാഥൻ ഹാർമോണിയവും, രാമമൂർത്തി വയലിനുമായിരുന്നു വായിച്ചിരുന്നത്. ഇരുവരും സുബ്ബുരാമനെയാണ് ഗുരുവായി പരിഗണിച്ചിരുന്നതെങ്കിലും, എസ്.വി. വെങ്കടരാമന്റെയും, ടി.ആർ. പാപ്പയുടെയും സംഗീതവും വിശ്വനാഥന് പ്രചോദനമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 1952-ൽ പല ചലച്ചിത്രങ്ങളുടെയും സംഗീതസംവിധാനം പൂർത്തിയാകാത്ത നിലയിലിരിക്കവേയാണ് സുബ്ബുരാമൻ മരണപ്പെടുന്നത്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ദേവദാസ്, ചന്ദ്രാണി, മരുമകൾ, കാതൽ എന്നീ ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം വിശ്വനാഥനും രാമമൂർത്തിയും ചേർന്ന് പൂർത്തിയാക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, ഉത്തരേന്ത്യയിൽ പ്രശസ്തരായ [[Shankar Jaikishan|ശങ്കർ ജയ്കിഷന്]] സമാനമായി ദക്ഷിണേന്ത്യയിൽ ഒരു ദ്വയമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം വിശ്വനാഥൻ പങ്കുവെക്കുകയുണ്ടായി. തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും, രാമമൂർത്തിയും ഇത് അംഗീകരിച്ചു.<ref name="sp">{{Cite magazine|last=Ramachandran|first=T. M.|date=17 August 1963|title=Kings of Light Melody|url=https://archive.org/details/dli.bengal.10689.12015/page/n383/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=43|archive-url=https://archive.today/20230202061945/https://archive.org/details/dli.bengal.10689.12015/page/n383/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === ആദ്യ ചലച്ചിത്രം === എ.എൽ. ശ്രീനിവാസൻ തിരക്കഥയെഴുതി, [[എൻ.എസ്. കൃഷ്ണൻ]] (ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രോത്സാഹിപ്പിച്ച ആദ്യ വ്യക്തികളിലൊരാൾ) സംവിധാനം ചെയ്ത പണം ആയിരുന്നു ഈ ദ്വയത്തിന്റെ ആദ്യ ചലച്ചിത്രം.<ref name="sp" /> ഇരുവരുടെയും സംഗീത താത്പര്യങ്ങളും വ്യക്തിത്വങ്ങളും വ്യത്യാസപ്പെട്ടിരുന്നു. കർണാടകസംഗീത പശ്ചാത്തലമായിരുന്നു രാമമൂർത്തിയുടെ പ്രധാനമേഖലയെങ്കിൽ, വിശ്വനാഥൻ, കൂടുതൽ ഊർജസ്വലനായ വ്യക്തിയും അത്തരത്തിലുള്ള പാട്ടുകളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. [[ശിവാജി ഗണേശൻ]] അഭിനയിക്കുന്ന രണ്ടാമത്തെയും, പിൽക്കാലത്ത് ഏറെ പ്രശസ്തമായ കൂട്ടായ്മയിലുള്ള [[പദ്മിനി|പദ്മിനിക്കൊപ്പമുള്ള]] ആദ്യ ചലച്ചിത്രവുമായിരുന്നു ''[[പണം (ചലച്ചിത്രം)|പണം]]''. രാമമൂർത്തി-വിശ്വനാഥൻ എന്നായിരുന്നു ആദ്യം പേരിടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, വിശ്വനാഥന്റെ പേര് ആദ്യം വരുന്നതാവും കൂടുതൽ ചേരുന്നതെന്നും, "കൂടുതൽ പരിചയസമ്പന്നനായ താങ്കൾ, തൊട്ടുപിന്നിൽനിന്ന് പിന്തുണയ്ക്കുന്നതല്ലേ ഭംഗി" എന്ന് അഭിപ്രായപ്പെടുകയും, തുടർന്ന് രാമമൂർത്തി അതംഗീകരിക്കുകയും ചെയ്തു.<ref>{{Cite news|last=Rangarajan|first=Malathi|date=November 8, 2012|title=Ninety, and bowing away!|work=[[The Hindu]]|url=https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|access-date=26 July 2018|archive-date=3 April 2020|archive-url=https://archive.today/20200403164629/https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|url-status=live}}</ref> ഇക്കാലത്ത് തന്നെയാണ്, സംഗീതഞ്ജനും ഗായകനുമായിരുന്ന [[സി.എസ്. ജയരാമൻ]] ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ''രത്ത കണ്ണീർ'' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയതും വിശ്വനാഥനും രാമമൂർത്തിയും ചേർന്നാണ്. === വിജയം === [[ജി. രാമനാഥൻ]], [[എസ്.വി. വെങ്കട്ടരാമൻ|എസ്.വി. വെങ്കട്ടരാമൻ,]] [[കെ.വി. മഹാദേവൻ]], [[എസ്. രാജേശ്വര റാവു]], [[വി. ദക്ഷിണാമൂർത്തി|എസ്. ദക്ഷിണാമൂർത്തി]], [[പെണ്ട്യാല നാഗേശ്വര റാവു]] എന്നീ സംഗീത സംവിധായകർ കൂടുതലായി സ്വീകാര്യത നേടിയിരുന്ന ചലച്ചിത്രമേഖലയിൽ വിശ്വനാഥൻ-രാമമൂർത്തി ദ്വയം വളരെ പതിയെയാണ് ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പണം എന്ന ചലച്ചിത്രം വിജയമായ ശേഷം, 1952 മുതൽ 1965 വരെ 100-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കാൻ ദ്വയത്തിന് സാധിച്ചു. 1957 മുതൽ 1965 വരെയുള്ള കാലയളവിലെ ഏറ്റവും വിജയകരമായ ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചതും ഇവരായിരുന്നു. വളരെ ലളിതമായ ഗാനശകലങ്ങൾ വഴി ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ദ്വയം, 1950-കളിൽ പുറത്തിറങ്ങിയ ''പോർട്ടർ കന്ദൻ, പാസവലൈ, തെനാലി രാമൻ, ഗുലേബകാവലി, സുഖം എങ്കേ, സ്വർഗവാസൽ'' എന്നീ ചലച്ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തി കൈവരിക്കുകയുണ്ടായി. 1956-ൽ [[എൻ.ടി. രാമറാവു|എൻ.ടി. രാമ റാവുവും]] [[അഞ്ജലി ദേവി|അഞ്ജലി ദേവിയും]] അഭിനയിച്ച, ''വേലൈക്കാരി'' എന്ന തമിഴ് ചലച്ചിത്രത്തിന്റെ തെലുഗു റീമേക്കായ ''സന്തോഷം'' എന്ന ചലച്ചിത്രത്തിന് വിശ്വനാഥൻ-രാമമൂർത്തി സംഗീതം നൽകുകയും ഗാനങ്ങൾ വലിയ വിജയം നേടുകയും ചെയ്തു. തുടർന്ന് ഹിന്ദിയിൽ, നയാ ആദ്മി എന്ന പേരിൽ റീമേക്ക് ചെയ്ത ചലച്ചിത്രത്തിൽ [[മദൻ മോഹൻ]] ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചതെങ്കിലും യഥാ‌ർത്ഥ പതിപ്പിൽ ഉപയോഗിച്ചിരുന്ന ചില ഗാനങ്ങളുടെ ഈണങ്ങൾ അതേപടി ഉപയോഗിക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ഗാനങ്ങളും അതിവേഗം പ്രശസ്തമായി. === മറ്റ് സംഭാവനകൾ === [[ടി.എം. സൗന്ദരരാജൻ]], [[പി. സുശീല]], [[പി.ബി. ശ്രീനിവാസ്]], [[പി. ലീല]], [[എൽ.ആർ. ഈശ്വരി]], [[സീർകാഴി ഗോവിന്ദരാജൻ]], [[ഉടുത സരോജിനി]], [[കെ. ജമുനാ റാണി]], [[എം.എസ്. രാജേശ്വരി]], [[എ.എൽ. രാഘവൻ]] എന്നിവർ പാടി പ്രശസ്തമായ ഭൂരിഭാഗം ഗാനങ്ങളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചത് വിശ്വനാഥൻ-രാമമൂർത്തി ദ്വയമായിരുന്നു. സംവിധായകരായ [[ബി.ആർ. പന്തുലു]], [[ബി.എസ്. രംഗ]], [[കൃഷ്ണൻ-പഞ്ചു]], [[എ. ഭീംസിംഗ്|എ. ഭീംസിങ്]], [[പി. മാധവൻ|പി മാധവൻ]], [[സി.വി. ശ്രീധർ]], [[ടി.ആർ. രാമണ്ണ]], [[എ.സി. ത്രിലോകചന്ദർ]] എന്നിവർ നിരന്തരം ഈ ദ്വയത്തോടൊപ്പം ചലച്ചിത്രങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. === ''മെല്ലിസൈ മന്നർകൾ'' === 1963 ജൂൺ 16-ന് മദ്രാസ് ട്രിപ്ലികെയ്ൻ കൾച്ചറൽ അക്കാദമിയിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് [[ശിവാജി ഗണേശൻ]], മെല്ലിസൈ മന്നർകൾ ({{langx|ta|மெல்லிசை மன்னர்கள்}}, ലളിതസംഗീതത്തിന്റെ രാജാക്കന്മാർ) എന്ന പേര് നൽകി വിശ്വനാഥൻ - രാമമൂർത്തി ദ്വയത്തെ ആദരിച്ചത്.<ref>{{Cite magazine|last=Ramachandran|first=T. M.|date=6 July 1963|title=Music Maestros Honoured|url=https://archive.org/details/dli.bengal.10689.12015/page/n45/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=42|archive-url=https://archive.today/20230202053705/https://archive.org/details/dli.bengal.10689.12015/page/n45/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === പിളർപ്പ് === 1965 ജൂലൈ 9-ന് പുറത്തിറങ്ങിയ [[ആയിരത്തിൽ ഒരുവൻ (1965)|''ആയിരത്തിൽ ഒരുവൻ'']] എന്ന ചലച്ചിത്രത്തിന് ശേഷമാണ് ഈ ദ്വയം പിരിയുന്നത്. ഇതിനു ശേഷം ഇരുവരും സ്വതന്ത്ര സംഗീത സംവിധായകരായി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയുണ്ടായി. വിശ്വനാഥനൊപ്പമാണ് ഇരുവരുടെയും സംവിധാനസഹായികൾ തുടർന്ന് പ്രവർത്തിച്ചിരുന്നത്. ടി.ആർ. രാമണ്ണ, എ. ഭീംസിങ് എന്നീ സംവിധായകർ ഇരുവരും പിരിഞ്ഞതിലെ ഖേദം പ്രകടിപ്പിച്ചെങ്കിലും പിൽക്കാലത്ത്, ഇരുവരുമായും പ്രത്യേകം പ്രവർത്തിക്കുകയുമുണ്ടായി. വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് വിശ്വനാഥൻ-രാമമൂർത്തി ദ്വയം പിരിഞ്ഞത്. 1964-ൽ, സി.വി. ശ്രീധർ സംവിധാനം ചെയ്ത്, എസ്.വി. സുബ്ബൈയ്യാ, ആർ. മുത്തുരാമൻ, ചന്ദ്രകാന്ത, നാഗേഷ്, വി. ഗോപാലകൃഷ്ണൻ, വി.എസ്. രാഘവൻ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കലൈ കോവിൽ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചത് വിശ്വനാഥനും രാമമൂർത്തിയും ചേർന്നായിരുന്നു. ഈ ചലച്ചിത്രവും അതിലെ ഗാനങ്ങളും വാണിജ്യപരമായി പരാജയപ്പെടുകയും കൽക്കി മാസികയിൽ ഇതിനെ വിമർശിച്ചുകൊണ്ട് ലേഖനം പുറത്തിറങ്ങുകയും ചെയ്തു. 1964-ന്റെ അവസാനം നാഗേഷ്, ആർ. മുത്തുരാമൻ, കെ.ആർ. വിജയ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ സർവർ സുന്ദരം എന്ന ചലച്ചിത്രത്തോടെ ഇരുവർക്കുമിടയിലെ വിയോജിപ്പുകൾ വർധിച്ചു. ബോളിവുഡ് സംഗീത സംവിധായകനായിരുന്ന നൗഷാദ് അലി, എ.വി. മെയ്യപ്പനോട് നിർദ്ദേശിച്ച പ്രകാരം ഷൂട്ടിങ് നടക്കാനിരിക്കവേ അതിലേക്ക് രാമമൂർത്തി വരാതിരിക്കുകയും, തുടർന്ന് ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രം പൂർത്തിയാക്കിയ ശേഷം ഇരുവരും പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര സംഗീത സംവിധാനം ആരംഭിച്ച ശേഷം എം.എസ്. വിശ്വനാഥൻ, 1965 മുതൽ 2015 വരെയുള്ള കാലയളവിൽ 700-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചു. താരതമ്യേന കുറഞ്ഞ അളവിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രാമമൂർത്തി, 1966-നും 1986-നുമിടയിൽ 19 ചലച്ചിത്രങ്ങൾക്കാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. 1988 മുതൽ എം.എസ്. വിശ്വനാഥൻ കൂടുതൽ ഭക്തിഗാനങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. === ഒത്തുചേരൽ === 1995-ൽ, [[സത്യരാജ്]], [[റോജാ]] എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ എങ്കിരുന്തോ വന്താൻ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായി വിശ്വനാഥനും രാമമൂർത്തിയും ഒത്തുചേർന്നിരുന്നു. ചിത്രം എന്ന മലയാള ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. എന്നാൽ ഈ ചലച്ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയും, ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഇരുവരും ഒരുമിച്ച അവസാന ചലച്ചിത്രം കൂടിയായിരുന്നു ഇത്. 2006 - ൽ സത്യഭാമ സർവകലാശാല, ഇരുവർക്കും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.<ref>{{Cite news|date=4 September 2006|title=Honorary doctorates for seven eminent personalities|work=[[The Hindu]]|location=Chennai, India|url=http://www.hindu.com/2006/09/04/stories/2006090414590500.htm|url-status=dead|access-date=6 March 2012|archive-url=https://web.archive.org/web/20071203104123/http://www.hindu.com/2006/09/04/stories/2006090414590500.htm|archive-date=3 December 2007}}</ref> === തിരൈ ഇസൈ ചക്രവർത്തി === 2012 ഓഗസ്റ്റിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[ജെ. ജയലളിത]], വിശ്വനാഥനും രാമമൂർത്തിയ്ക്കും ''തിരൈ ഇസൈ ചക്രവർത്തി'' ({{langx|ta|திரை இசை சக்ரவர்த்தி}}, ചലച്ചിത്ര സംഗീത ചക്രവർത്തി) എന്ന പദവി നൽകി ആദരിക്കുകയുണ്ടായി.<ref>{{Cite web|url=http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|title=Amma confers title of Thiraiyisai Chakravarthy on legendary MSV|access-date=12 June 2013|date=30 August 2012|website=Chennai Online|archive-url=https://web.archive.org/web/20130927230705/http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|archive-date=27 September 2013|url-status=dead}}</ref><ref>{{Cite web|url=http://newindianexpress.com/cities/chennai/article597851.ece|title=CM confers Thirai Isai Chakravarthy on MSV|access-date=12 June 2013|date=30 August 2012|website=[[The New Indian Express]]|archive-url=https://web.archive.org/web/20130806232815/http://newindianexpress.com/cities/chennai/article597851.ece|archive-date=6 August 2013|url-status=dead}}</ref><ref>{{Cite web|url=http://www.indianexpress.com/news/after-padma-snub-jaya-says-one-day-centre-will-listen/995707/|title=After Padma snub, Jaya says one day Centre will listen|access-date=12 June 2013|date=31 August 2012|website=[[The Indian Express]]|archive-url=https://web.archive.org/web/20210528105426/https://indianexpress.com/article/news-archive/web/after-padma-snub-jaya-says-one-day-centre-will-listen/|archive-date=28 May 2021|url-status=live}}</ref> == മരണം == 2013 ഏപ്രിൽ 17-ന് തന്റെ 91-ാം വയസ്സിൽ വാർധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ വച്ചാണ് രാമമൂർത്തി അന്തരിച്ചത്..<ref name="death">{{Cite web|url=http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|title=TK Ramamurthy, noted music composer, passes away|access-date=2023-02-02|date=2013-04-17|website=[[The Times of India]]|archive-url=https://web.archive.org/web/20130426125705/http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|archive-date=26 April 2013|url-status=dead}}</ref> 2015 ജൂൺ 27-ന് ശ്വാസതടസ്സം നേരിട്ടത്തിനെത്തുടർന്ന് എം.എസ്. വിശ്വനാഥനെ ഫോർട്ടിസ് മലർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും<ref>{{Cite web|url=http://www.telangananewspaper.com/m-s-viswanathan-death/|title=M S Viswanathan Death|access-date=31 July 2015|date=14 July 2015|website=Telangana News Paper|archive-url=https://web.archive.org/web/20150714173546/http://www.telangananewspaper.com/m-s-viswanathan-death/|archive-date=14 July 2015|url-status=usurped}}</ref> ജൂലൈ 14-ന് പുലർച്ചെ 4:15ന് മരണപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/King-of-Light-Music-MS-Viswanathan-Passes-Away/2015/07/14/article2919555.ece|title=King of Film Music MS Viswanathan Passes Away|access-date=31 July 2015|date=14 July 2015|website=[[The New Indian Express]]|archive-url=https://web.archive.org/web/20220719063616/https://www.newindianexpress.com/entertainment/tamil/2015/jul/14/King-of-Film-Music-MS-Viswanathan-Passes-Away-783821.html|archive-date=19 July 2022|url-status=dead}}</ref> == അവലംബം == {{reflist}} == പുറം കണ്ണികൾ == * {{IMDb name|0530818|M. S. Viswanathan}} * {{IMDb name|1823672|T. K. Ramamoorthy}} * [http://mellisai.tripod.com.htm/ List of movies composed music by Viswanathan Ramamoorthy] 4113919j3f7pgrho054qw6zq9wjzpvg 4634122 4634120 2026-06-28T15:36:19Z Sai K shanmugam 24791 [[വർഗ്ഗം:സംഗീതസം‌വിധായകർ]] ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]] ഉപയോഗിച്ച് 4634122 wikitext text/x-wiki {{Prettyurl|Viswanathan–Ramamoorthy}} സംഗീത സംവിധായകരായ [[എം.എസ്. വിശ്വനാഥൻ|എം.എസ്. വിശ്വനാഥനും]] [[ടി.കെ. രാമമൂർത്തി|ടി.കെ. രാമമൂർത്തിയും]] ഉൾക്കൊള്ളുന്ന ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്ര]] സംഗീത-സംവിധായക ദ്വയമായിരുന്നു '''വിശ്വനാഥൻ - രാമമൂർത്തി'''. 1952 - ൽ പുറത്തിറങ്ങിയ ''[[പണം (ചലച്ചിത്രം)|പണം]]'' മുതൽ 1965-ൽ പുറത്തിറങ്ങിയ ''[[ആയിരത്തിൽ ഒരുവൻ (1965)|ആയിരത്തിൽ ഒരുവൻ]]'' വരെ 100-ലധികം ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വേർപിരിഞ്ഞ ശേഷം 1966 മുതൽ 1986 വരെ 16 ചിത്രങ്ങളിൽ രാമമൂർത്തി സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുണ്ട്. 1995-ൽ ''[[എങ്കിരുന്തോ വന്താൻ]]'' എന്ന ചലച്ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിച്ചിരുന്നു. == ആദ്യകാല ജീവിതങ്ങൾ == === രാമമൂർത്തി === [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളിയിൽ]] സംഗീത കുടുംബത്തിൽ ജനിച്ച രാമമൂർത്തി, കുട്ടിക്കാലത്ത് തന്നെ [[വയലിൻ]] പഠനമാരംഭിച്ചിരുന്നു. അച്ഛനായ [[കൃഷ്ണസ്വാമി പിള്ള|കൃഷ്ണസ്വാമി പിള്ളയും]], മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളയും തിരുച്ചിയിലെ പ്രശസ്തരായ വയലിൻ വാദകരായിരുന്നു. ബാല്യകാലത്തുതന്നെ അച്ഛനോടൊപ്പം പല വേദികളിലും രാമമൂർത്തി വയലിൻ അവതരണം നടത്തിയിട്ടുണ്ട്. 1940-കളുടെ ആരംഭത്തിൽ സരസ്വതി സ്റ്റോഴ്സിൽ ([[എ.വി.എം|എ.വി.എം പ്രൊഡക്ഷൻസിന്റെ]] ഉടമയായ [[എ.വി. മെയ്യപ്പൻ]] ആയിരുന്നു ഈ സ്ഥാപനത്തിന്റെ സഹ ഉടമ) പ്രവർത്തിക്കുകയും, എ.വി.എമ്മിന്റെ സംഗീത സംവിധായകനായ [[ആർ. സുദർശനം|ആർ. സുദർശനത്തിനുവേണ്ടി]] പല ചലച്ചിത്രങ്ങളിലും വയലിൻ വായിക്കാനും ആരംഭിച്ചു. ഈ കാലയളവിൽ, മലയാള സംഗീത സംവിധായകനും പിയാനോ വാദകനുമായ [[പി.എസ്. ദിവാകർ|പി.എസ്. ദിവാകറുമായി]] അടുക്കുകയും, തുടർന്ന് [[സി.ആർ. സുബ്ബുരാമൻ]], [[എച്ച്.എം.വി|ഹിസ് മാസ്റ്റേഴ്സ് വോയിസിലേക്ക്]] വയലിൻ വാദകനായി രാമമൂർത്തിയെ നിയമിക്കുകയും ചെയ്തു. 1940-കളുടെ അവസാനത്തോടെ രാമമൂർത്തി, സി.ആർ. സുബ്ബുരാമന്റെ ടീമിന്റെ ഭാഗമാവുകയും, അവിടെ ഒപ്പമുള്ള വയലിനിസ്റ്റായിരുന്ന [[ടി.ജി. ലിംഗപ്പ|ടി.ജി. ലിംഗപ്പയെ]] പരിചയപ്പെടുകയും ചെയ്തു. === വിശ്വനാഥൻ === അഭിനയിക്കാനും, പാടാനുമുള്ള ആഗ്രഹങ്ങളുമായി കടന്നുവന്ന വിശ്വനാഥൻ, 1940-കളിൽ പല നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. 1950-കളിലെ പ്രശസ്ത സംഗീതസംവിധായകനും എസ്.വി. വെങ്കടരാമന്റെ വയലിനിസ്റ്റുമായിരുന്ന [[ടി.ആർ. പാപ്പ|ടി.ആർ. പാപ്പയുമായി]] വിശ്വനാഥൻ കണ്ടുമുട്ടുകയും അസിസ്റ്റന്റ് ജോലി തരപ്പെടുത്തുകയും ചെയ്തു. സംഗീതനിർമ്മാണത്തിലെ താത്പര്യം കാരണം, പിന്നീട് [[എസ്.എം. സുബ്ബൈയാ നായിഡു|എസ്.എം. സുബ്ബൈയാ നായിഡുവിനൊപ്പം]] വിശ്വനാഥൻ പ്രവർത്തിക്കാനാരംഭിച്ചു. സി.ആർ. സുബ്ബുരാമനുവേണ്ടി ഹാർമോണിയം വായിക്കാൻ തുടങ്ങിയ ശേഷമാണ് രാമമൂർത്തിയെയും ടി.ജി. ലിംഗപ്പയെയും പരിചയപ്പെടുന്നത്. ഹാർമോണിയം കൂടാതെ, ബാല്യകാലം മുതൽ തന്നെ പിയാനോ വാദനവും വിശ്വനാഥൻ അഭ്യസിച്ചിരുന്നു. == ചലച്ചിത്ര ജീവിതം == === സുബ്ബുരാമനോടൊപ്പം === സി.ആർ. സുബ്ബുരാമനുവേണ്ടി വിശ്വനാഥൻ ഹാർമോണിയവും, രാമമൂർത്തി വയലിനുമായിരുന്നു വായിച്ചിരുന്നത്. ഇരുവരും സുബ്ബുരാമനെയാണ് ഗുരുവായി പരിഗണിച്ചിരുന്നതെങ്കിലും, എസ്.വി. വെങ്കടരാമന്റെയും, ടി.ആർ. പാപ്പയുടെയും സംഗീതവും വിശ്വനാഥന് പ്രചോദനമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 1952-ൽ പല ചലച്ചിത്രങ്ങളുടെയും സംഗീതസംവിധാനം പൂർത്തിയാകാത്ത നിലയിലിരിക്കവേയാണ് സുബ്ബുരാമൻ മരണപ്പെടുന്നത്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ദേവദാസ്, ചന്ദ്രാണി, മരുമകൾ, കാതൽ എന്നീ ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം വിശ്വനാഥനും രാമമൂർത്തിയും ചേർന്ന് പൂർത്തിയാക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, ഉത്തരേന്ത്യയിൽ പ്രശസ്തരായ [[Shankar Jaikishan|ശങ്കർ ജയ്കിഷന്]] സമാനമായി ദക്ഷിണേന്ത്യയിൽ ഒരു ദ്വയമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം വിശ്വനാഥൻ പങ്കുവെക്കുകയുണ്ടായി. തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും, രാമമൂർത്തിയും ഇത് അംഗീകരിച്ചു.<ref name="sp">{{Cite magazine|last=Ramachandran|first=T. M.|date=17 August 1963|title=Kings of Light Melody|url=https://archive.org/details/dli.bengal.10689.12015/page/n383/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=43|archive-url=https://archive.today/20230202061945/https://archive.org/details/dli.bengal.10689.12015/page/n383/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === ആദ്യ ചലച്ചിത്രം === എ.എൽ. ശ്രീനിവാസൻ തിരക്കഥയെഴുതി, [[എൻ.എസ്. കൃഷ്ണൻ]] (ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രോത്സാഹിപ്പിച്ച ആദ്യ വ്യക്തികളിലൊരാൾ) സംവിധാനം ചെയ്ത പണം ആയിരുന്നു ഈ ദ്വയത്തിന്റെ ആദ്യ ചലച്ചിത്രം.<ref name="sp" /> ഇരുവരുടെയും സംഗീത താത്പര്യങ്ങളും വ്യക്തിത്വങ്ങളും വ്യത്യാസപ്പെട്ടിരുന്നു. കർണാടകസംഗീത പശ്ചാത്തലമായിരുന്നു രാമമൂർത്തിയുടെ പ്രധാനമേഖലയെങ്കിൽ, വിശ്വനാഥൻ, കൂടുതൽ ഊർജസ്വലനായ വ്യക്തിയും അത്തരത്തിലുള്ള പാട്ടുകളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. [[ശിവാജി ഗണേശൻ]] അഭിനയിക്കുന്ന രണ്ടാമത്തെയും, പിൽക്കാലത്ത് ഏറെ പ്രശസ്തമായ കൂട്ടായ്മയിലുള്ള [[പദ്മിനി|പദ്മിനിക്കൊപ്പമുള്ള]] ആദ്യ ചലച്ചിത്രവുമായിരുന്നു ''[[പണം (ചലച്ചിത്രം)|പണം]]''. രാമമൂർത്തി-വിശ്വനാഥൻ എന്നായിരുന്നു ആദ്യം പേരിടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, വിശ്വനാഥന്റെ പേര് ആദ്യം വരുന്നതാവും കൂടുതൽ ചേരുന്നതെന്നും, "കൂടുതൽ പരിചയസമ്പന്നനായ താങ്കൾ, തൊട്ടുപിന്നിൽനിന്ന് പിന്തുണയ്ക്കുന്നതല്ലേ ഭംഗി" എന്ന് അഭിപ്രായപ്പെടുകയും, തുടർന്ന് രാമമൂർത്തി അതംഗീകരിക്കുകയും ചെയ്തു.<ref>{{Cite news|last=Rangarajan|first=Malathi|date=November 8, 2012|title=Ninety, and bowing away!|work=[[The Hindu]]|url=https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|access-date=26 July 2018|archive-date=3 April 2020|archive-url=https://archive.today/20200403164629/https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|url-status=live}}</ref> ഇക്കാലത്ത് തന്നെയാണ്, സംഗീതഞ്ജനും ഗായകനുമായിരുന്ന [[സി.എസ്. ജയരാമൻ]] ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ''രത്ത കണ്ണീർ'' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയതും വിശ്വനാഥനും രാമമൂർത്തിയും ചേർന്നാണ്. === വിജയം === [[ജി. രാമനാഥൻ]], [[എസ്.വി. വെങ്കട്ടരാമൻ|എസ്.വി. വെങ്കട്ടരാമൻ,]] [[കെ.വി. മഹാദേവൻ]], [[എസ്. രാജേശ്വര റാവു]], [[വി. ദക്ഷിണാമൂർത്തി|എസ്. ദക്ഷിണാമൂർത്തി]], [[പെണ്ട്യാല നാഗേശ്വര റാവു]] എന്നീ സംഗീത സംവിധായകർ കൂടുതലായി സ്വീകാര്യത നേടിയിരുന്ന ചലച്ചിത്രമേഖലയിൽ വിശ്വനാഥൻ-രാമമൂർത്തി ദ്വയം വളരെ പതിയെയാണ് ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പണം എന്ന ചലച്ചിത്രം വിജയമായ ശേഷം, 1952 മുതൽ 1965 വരെ 100-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കാൻ ദ്വയത്തിന് സാധിച്ചു. 1957 മുതൽ 1965 വരെയുള്ള കാലയളവിലെ ഏറ്റവും വിജയകരമായ ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചതും ഇവരായിരുന്നു. വളരെ ലളിതമായ ഗാനശകലങ്ങൾ വഴി ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ദ്വയം, 1950-കളിൽ പുറത്തിറങ്ങിയ ''പോർട്ടർ കന്ദൻ, പാസവലൈ, തെനാലി രാമൻ, ഗുലേബകാവലി, സുഖം എങ്കേ, സ്വർഗവാസൽ'' എന്നീ ചലച്ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തി കൈവരിക്കുകയുണ്ടായി. 1956-ൽ [[എൻ.ടി. രാമറാവു|എൻ.ടി. രാമ റാവുവും]] [[അഞ്ജലി ദേവി|അഞ്ജലി ദേവിയും]] അഭിനയിച്ച, ''വേലൈക്കാരി'' എന്ന തമിഴ് ചലച്ചിത്രത്തിന്റെ തെലുഗു റീമേക്കായ ''സന്തോഷം'' എന്ന ചലച്ചിത്രത്തിന് വിശ്വനാഥൻ-രാമമൂർത്തി സംഗീതം നൽകുകയും ഗാനങ്ങൾ വലിയ വിജയം നേടുകയും ചെയ്തു. തുടർന്ന് ഹിന്ദിയിൽ, നയാ ആദ്മി എന്ന പേരിൽ റീമേക്ക് ചെയ്ത ചലച്ചിത്രത്തിൽ [[മദൻ മോഹൻ]] ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചതെങ്കിലും യഥാ‌ർത്ഥ പതിപ്പിൽ ഉപയോഗിച്ചിരുന്ന ചില ഗാനങ്ങളുടെ ഈണങ്ങൾ അതേപടി ഉപയോഗിക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ഗാനങ്ങളും അതിവേഗം പ്രശസ്തമായി. === മറ്റ് സംഭാവനകൾ === [[ടി.എം. സൗന്ദരരാജൻ]], [[പി. സുശീല]], [[പി.ബി. ശ്രീനിവാസ്]], [[പി. ലീല]], [[എൽ.ആർ. ഈശ്വരി]], [[സീർകാഴി ഗോവിന്ദരാജൻ]], [[ഉടുത സരോജിനി]], [[കെ. ജമുനാ റാണി]], [[എം.എസ്. രാജേശ്വരി]], [[എ.എൽ. രാഘവൻ]] എന്നിവർ പാടി പ്രശസ്തമായ ഭൂരിഭാഗം ഗാനങ്ങളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചത് വിശ്വനാഥൻ-രാമമൂർത്തി ദ്വയമായിരുന്നു. സംവിധായകരായ [[ബി.ആർ. പന്തുലു]], [[ബി.എസ്. രംഗ]], [[കൃഷ്ണൻ-പഞ്ചു]], [[എ. ഭീംസിംഗ്|എ. ഭീംസിങ്]], [[പി. മാധവൻ|പി മാധവൻ]], [[സി.വി. ശ്രീധർ]], [[ടി.ആർ. രാമണ്ണ]], [[എ.സി. ത്രിലോകചന്ദർ]] എന്നിവർ നിരന്തരം ഈ ദ്വയത്തോടൊപ്പം ചലച്ചിത്രങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. === ''മെല്ലിസൈ മന്നർകൾ'' === 1963 ജൂൺ 16-ന് മദ്രാസ് ട്രിപ്ലികെയ്ൻ കൾച്ചറൽ അക്കാദമിയിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് [[ശിവാജി ഗണേശൻ]], മെല്ലിസൈ മന്നർകൾ ({{langx|ta|மெல்லிசை மன்னர்கள்}}, ലളിതസംഗീതത്തിന്റെ രാജാക്കന്മാർ) എന്ന പേര് നൽകി വിശ്വനാഥൻ - രാമമൂർത്തി ദ്വയത്തെ ആദരിച്ചത്.<ref>{{Cite magazine|last=Ramachandran|first=T. M.|date=6 July 1963|title=Music Maestros Honoured|url=https://archive.org/details/dli.bengal.10689.12015/page/n45/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=42|archive-url=https://archive.today/20230202053705/https://archive.org/details/dli.bengal.10689.12015/page/n45/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === പിളർപ്പ് === 1965 ജൂലൈ 9-ന് പുറത്തിറങ്ങിയ [[ആയിരത്തിൽ ഒരുവൻ (1965)|''ആയിരത്തിൽ ഒരുവൻ'']] എന്ന ചലച്ചിത്രത്തിന് ശേഷമാണ് ഈ ദ്വയം പിരിയുന്നത്. ഇതിനു ശേഷം ഇരുവരും സ്വതന്ത്ര സംഗീത സംവിധായകരായി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയുണ്ടായി. വിശ്വനാഥനൊപ്പമാണ് ഇരുവരുടെയും സംവിധാനസഹായികൾ തുടർന്ന് പ്രവർത്തിച്ചിരുന്നത്. ടി.ആർ. രാമണ്ണ, എ. ഭീംസിങ് എന്നീ സംവിധായകർ ഇരുവരും പിരിഞ്ഞതിലെ ഖേദം പ്രകടിപ്പിച്ചെങ്കിലും പിൽക്കാലത്ത്, ഇരുവരുമായും പ്രത്യേകം പ്രവർത്തിക്കുകയുമുണ്ടായി. വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് വിശ്വനാഥൻ-രാമമൂർത്തി ദ്വയം പിരിഞ്ഞത്. 1964-ൽ, സി.വി. ശ്രീധർ സംവിധാനം ചെയ്ത്, എസ്.വി. സുബ്ബൈയ്യാ, ആർ. മുത്തുരാമൻ, ചന്ദ്രകാന്ത, നാഗേഷ്, വി. ഗോപാലകൃഷ്ണൻ, വി.എസ്. രാഘവൻ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കലൈ കോവിൽ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചത് വിശ്വനാഥനും രാമമൂർത്തിയും ചേർന്നായിരുന്നു. ഈ ചലച്ചിത്രവും അതിലെ ഗാനങ്ങളും വാണിജ്യപരമായി പരാജയപ്പെടുകയും കൽക്കി മാസികയിൽ ഇതിനെ വിമർശിച്ചുകൊണ്ട് ലേഖനം പുറത്തിറങ്ങുകയും ചെയ്തു. 1964-ന്റെ അവസാനം നാഗേഷ്, ആർ. മുത്തുരാമൻ, കെ.ആർ. വിജയ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ സർവർ സുന്ദരം എന്ന ചലച്ചിത്രത്തോടെ ഇരുവർക്കുമിടയിലെ വിയോജിപ്പുകൾ വർധിച്ചു. ബോളിവുഡ് സംഗീത സംവിധായകനായിരുന്ന നൗഷാദ് അലി, എ.വി. മെയ്യപ്പനോട് നിർദ്ദേശിച്ച പ്രകാരം ഷൂട്ടിങ് നടക്കാനിരിക്കവേ അതിലേക്ക് രാമമൂർത്തി വരാതിരിക്കുകയും, തുടർന്ന് ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രം പൂർത്തിയാക്കിയ ശേഷം ഇരുവരും പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര സംഗീത സംവിധാനം ആരംഭിച്ച ശേഷം എം.എസ്. വിശ്വനാഥൻ, 1965 മുതൽ 2015 വരെയുള്ള കാലയളവിൽ 700-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചു. താരതമ്യേന കുറഞ്ഞ അളവിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രാമമൂർത്തി, 1966-നും 1986-നുമിടയിൽ 19 ചലച്ചിത്രങ്ങൾക്കാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. 1988 മുതൽ എം.എസ്. വിശ്വനാഥൻ കൂടുതൽ ഭക്തിഗാനങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. === ഒത്തുചേരൽ === 1995-ൽ, [[സത്യരാജ്]], [[റോജാ]] എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ എങ്കിരുന്തോ വന്താൻ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായി വിശ്വനാഥനും രാമമൂർത്തിയും ഒത്തുചേർന്നിരുന്നു. ചിത്രം എന്ന മലയാള ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. എന്നാൽ ഈ ചലച്ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയും, ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഇരുവരും ഒരുമിച്ച അവസാന ചലച്ചിത്രം കൂടിയായിരുന്നു ഇത്. 2006 - ൽ സത്യഭാമ സർവകലാശാല, ഇരുവർക്കും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.<ref>{{Cite news|date=4 September 2006|title=Honorary doctorates for seven eminent personalities|work=[[The Hindu]]|location=Chennai, India|url=http://www.hindu.com/2006/09/04/stories/2006090414590500.htm|url-status=dead|access-date=6 March 2012|archive-url=https://web.archive.org/web/20071203104123/http://www.hindu.com/2006/09/04/stories/2006090414590500.htm|archive-date=3 December 2007}}</ref> === തിരൈ ഇസൈ ചക്രവർത്തി === 2012 ഓഗസ്റ്റിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[ജെ. ജയലളിത]], വിശ്വനാഥനും രാമമൂർത്തിയ്ക്കും ''തിരൈ ഇസൈ ചക്രവർത്തി'' ({{langx|ta|திரை இசை சக்ரவர்த்தி}}, ചലച്ചിത്ര സംഗീത ചക്രവർത്തി) എന്ന പദവി നൽകി ആദരിക്കുകയുണ്ടായി.<ref>{{Cite web|url=http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|title=Amma confers title of Thiraiyisai Chakravarthy on legendary MSV|access-date=12 June 2013|date=30 August 2012|website=Chennai Online|archive-url=https://web.archive.org/web/20130927230705/http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|archive-date=27 September 2013|url-status=dead}}</ref><ref>{{Cite web|url=http://newindianexpress.com/cities/chennai/article597851.ece|title=CM confers Thirai Isai Chakravarthy on MSV|access-date=12 June 2013|date=30 August 2012|website=[[The New Indian Express]]|archive-url=https://web.archive.org/web/20130806232815/http://newindianexpress.com/cities/chennai/article597851.ece|archive-date=6 August 2013|url-status=dead}}</ref><ref>{{Cite web|url=http://www.indianexpress.com/news/after-padma-snub-jaya-says-one-day-centre-will-listen/995707/|title=After Padma snub, Jaya says one day Centre will listen|access-date=12 June 2013|date=31 August 2012|website=[[The Indian Express]]|archive-url=https://web.archive.org/web/20210528105426/https://indianexpress.com/article/news-archive/web/after-padma-snub-jaya-says-one-day-centre-will-listen/|archive-date=28 May 2021|url-status=live}}</ref> == മരണം == 2013 ഏപ്രിൽ 17-ന് തന്റെ 91-ാം വയസ്സിൽ വാർധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ വച്ചാണ് രാമമൂർത്തി അന്തരിച്ചത്..<ref name="death">{{Cite web|url=http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|title=TK Ramamurthy, noted music composer, passes away|access-date=2023-02-02|date=2013-04-17|website=[[The Times of India]]|archive-url=https://web.archive.org/web/20130426125705/http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|archive-date=26 April 2013|url-status=dead}}</ref> 2015 ജൂൺ 27-ന് ശ്വാസതടസ്സം നേരിട്ടത്തിനെത്തുടർന്ന് എം.എസ്. വിശ്വനാഥനെ ഫോർട്ടിസ് മലർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും<ref>{{Cite web|url=http://www.telangananewspaper.com/m-s-viswanathan-death/|title=M S Viswanathan Death|access-date=31 July 2015|date=14 July 2015|website=Telangana News Paper|archive-url=https://web.archive.org/web/20150714173546/http://www.telangananewspaper.com/m-s-viswanathan-death/|archive-date=14 July 2015|url-status=usurped}}</ref> ജൂലൈ 14-ന് പുലർച്ചെ 4:15ന് മരണപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/King-of-Light-Music-MS-Viswanathan-Passes-Away/2015/07/14/article2919555.ece|title=King of Film Music MS Viswanathan Passes Away|access-date=31 July 2015|date=14 July 2015|website=[[The New Indian Express]]|archive-url=https://web.archive.org/web/20220719063616/https://www.newindianexpress.com/entertainment/tamil/2015/jul/14/King-of-Film-Music-MS-Viswanathan-Passes-Away-783821.html|archive-date=19 July 2022|url-status=dead}}</ref> == അവലംബം == {{reflist}} == പുറം കണ്ണികൾ == * {{IMDb name|0530818|M. S. Viswanathan}} * {{IMDb name|1823672|T. K. Ramamoorthy}} * [http://mellisai.tripod.com.htm/ List of movies composed music by Viswanathan Ramamoorthy] [[വർഗ്ഗം:സംഗീതസം‌വിധായകർ]] iv1wi2uxuqw1bpgb29j8gcvlwfad805 4634123 4634122 2026-06-28T15:37:03Z Sai K shanmugam 24791 [[വർഗ്ഗം:തമിഴ് ചലച്ചിത്ര സംഗീതസം‌വിധായകർ]] ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]] ഉപയോഗിച്ച് 4634123 wikitext text/x-wiki {{Prettyurl|Viswanathan–Ramamoorthy}} സംഗീത സംവിധായകരായ [[എം.എസ്. വിശ്വനാഥൻ|എം.എസ്. വിശ്വനാഥനും]] [[ടി.കെ. രാമമൂർത്തി|ടി.കെ. രാമമൂർത്തിയും]] ഉൾക്കൊള്ളുന്ന ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്ര]] സംഗീത-സംവിധായക ദ്വയമായിരുന്നു '''വിശ്വനാഥൻ - രാമമൂർത്തി'''. 1952 - ൽ പുറത്തിറങ്ങിയ ''[[പണം (ചലച്ചിത്രം)|പണം]]'' മുതൽ 1965-ൽ പുറത്തിറങ്ങിയ ''[[ആയിരത്തിൽ ഒരുവൻ (1965)|ആയിരത്തിൽ ഒരുവൻ]]'' വരെ 100-ലധികം ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വേർപിരിഞ്ഞ ശേഷം 1966 മുതൽ 1986 വരെ 16 ചിത്രങ്ങളിൽ രാമമൂർത്തി സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുണ്ട്. 1995-ൽ ''[[എങ്കിരുന്തോ വന്താൻ]]'' എന്ന ചലച്ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിച്ചിരുന്നു. == ആദ്യകാല ജീവിതങ്ങൾ == === രാമമൂർത്തി === [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളിയിൽ]] സംഗീത കുടുംബത്തിൽ ജനിച്ച രാമമൂർത്തി, കുട്ടിക്കാലത്ത് തന്നെ [[വയലിൻ]] പഠനമാരംഭിച്ചിരുന്നു. അച്ഛനായ [[കൃഷ്ണസ്വാമി പിള്ള|കൃഷ്ണസ്വാമി പിള്ളയും]], മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളയും തിരുച്ചിയിലെ പ്രശസ്തരായ വയലിൻ വാദകരായിരുന്നു. ബാല്യകാലത്തുതന്നെ അച്ഛനോടൊപ്പം പല വേദികളിലും രാമമൂർത്തി വയലിൻ അവതരണം നടത്തിയിട്ടുണ്ട്. 1940-കളുടെ ആരംഭത്തിൽ സരസ്വതി സ്റ്റോഴ്സിൽ ([[എ.വി.എം|എ.വി.എം പ്രൊഡക്ഷൻസിന്റെ]] ഉടമയായ [[എ.വി. മെയ്യപ്പൻ]] ആയിരുന്നു ഈ സ്ഥാപനത്തിന്റെ സഹ ഉടമ) പ്രവർത്തിക്കുകയും, എ.വി.എമ്മിന്റെ സംഗീത സംവിധായകനായ [[ആർ. സുദർശനം|ആർ. സുദർശനത്തിനുവേണ്ടി]] പല ചലച്ചിത്രങ്ങളിലും വയലിൻ വായിക്കാനും ആരംഭിച്ചു. ഈ കാലയളവിൽ, മലയാള സംഗീത സംവിധായകനും പിയാനോ വാദകനുമായ [[പി.എസ്. ദിവാകർ|പി.എസ്. ദിവാകറുമായി]] അടുക്കുകയും, തുടർന്ന് [[സി.ആർ. സുബ്ബുരാമൻ]], [[എച്ച്.എം.വി|ഹിസ് മാസ്റ്റേഴ്സ് വോയിസിലേക്ക്]] വയലിൻ വാദകനായി രാമമൂർത്തിയെ നിയമിക്കുകയും ചെയ്തു. 1940-കളുടെ അവസാനത്തോടെ രാമമൂർത്തി, സി.ആർ. സുബ്ബുരാമന്റെ ടീമിന്റെ ഭാഗമാവുകയും, അവിടെ ഒപ്പമുള്ള വയലിനിസ്റ്റായിരുന്ന [[ടി.ജി. ലിംഗപ്പ|ടി.ജി. ലിംഗപ്പയെ]] പരിചയപ്പെടുകയും ചെയ്തു. === വിശ്വനാഥൻ === അഭിനയിക്കാനും, പാടാനുമുള്ള ആഗ്രഹങ്ങളുമായി കടന്നുവന്ന വിശ്വനാഥൻ, 1940-കളിൽ പല നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. 1950-കളിലെ പ്രശസ്ത സംഗീതസംവിധായകനും എസ്.വി. വെങ്കടരാമന്റെ വയലിനിസ്റ്റുമായിരുന്ന [[ടി.ആർ. പാപ്പ|ടി.ആർ. പാപ്പയുമായി]] വിശ്വനാഥൻ കണ്ടുമുട്ടുകയും അസിസ്റ്റന്റ് ജോലി തരപ്പെടുത്തുകയും ചെയ്തു. സംഗീതനിർമ്മാണത്തിലെ താത്പര്യം കാരണം, പിന്നീട് [[എസ്.എം. സുബ്ബൈയാ നായിഡു|എസ്.എം. സുബ്ബൈയാ നായിഡുവിനൊപ്പം]] വിശ്വനാഥൻ പ്രവർത്തിക്കാനാരംഭിച്ചു. സി.ആർ. സുബ്ബുരാമനുവേണ്ടി ഹാർമോണിയം വായിക്കാൻ തുടങ്ങിയ ശേഷമാണ് രാമമൂർത്തിയെയും ടി.ജി. ലിംഗപ്പയെയും പരിചയപ്പെടുന്നത്. ഹാർമോണിയം കൂടാതെ, ബാല്യകാലം മുതൽ തന്നെ പിയാനോ വാദനവും വിശ്വനാഥൻ അഭ്യസിച്ചിരുന്നു. == ചലച്ചിത്ര ജീവിതം == === സുബ്ബുരാമനോടൊപ്പം === സി.ആർ. സുബ്ബുരാമനുവേണ്ടി വിശ്വനാഥൻ ഹാർമോണിയവും, രാമമൂർത്തി വയലിനുമായിരുന്നു വായിച്ചിരുന്നത്. ഇരുവരും സുബ്ബുരാമനെയാണ് ഗുരുവായി പരിഗണിച്ചിരുന്നതെങ്കിലും, എസ്.വി. വെങ്കടരാമന്റെയും, ടി.ആർ. പാപ്പയുടെയും സംഗീതവും വിശ്വനാഥന് പ്രചോദനമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 1952-ൽ പല ചലച്ചിത്രങ്ങളുടെയും സംഗീതസംവിധാനം പൂർത്തിയാകാത്ത നിലയിലിരിക്കവേയാണ് സുബ്ബുരാമൻ മരണപ്പെടുന്നത്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ദേവദാസ്, ചന്ദ്രാണി, മരുമകൾ, കാതൽ എന്നീ ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം വിശ്വനാഥനും രാമമൂർത്തിയും ചേർന്ന് പൂർത്തിയാക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, ഉത്തരേന്ത്യയിൽ പ്രശസ്തരായ [[Shankar Jaikishan|ശങ്കർ ജയ്കിഷന്]] സമാനമായി ദക്ഷിണേന്ത്യയിൽ ഒരു ദ്വയമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം വിശ്വനാഥൻ പങ്കുവെക്കുകയുണ്ടായി. തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും, രാമമൂർത്തിയും ഇത് അംഗീകരിച്ചു.<ref name="sp">{{Cite magazine|last=Ramachandran|first=T. M.|date=17 August 1963|title=Kings of Light Melody|url=https://archive.org/details/dli.bengal.10689.12015/page/n383/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=43|archive-url=https://archive.today/20230202061945/https://archive.org/details/dli.bengal.10689.12015/page/n383/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === ആദ്യ ചലച്ചിത്രം === എ.എൽ. ശ്രീനിവാസൻ തിരക്കഥയെഴുതി, [[എൻ.എസ്. കൃഷ്ണൻ]] (ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രോത്സാഹിപ്പിച്ച ആദ്യ വ്യക്തികളിലൊരാൾ) സംവിധാനം ചെയ്ത പണം ആയിരുന്നു ഈ ദ്വയത്തിന്റെ ആദ്യ ചലച്ചിത്രം.<ref name="sp" /> ഇരുവരുടെയും സംഗീത താത്പര്യങ്ങളും വ്യക്തിത്വങ്ങളും വ്യത്യാസപ്പെട്ടിരുന്നു. കർണാടകസംഗീത പശ്ചാത്തലമായിരുന്നു രാമമൂർത്തിയുടെ പ്രധാനമേഖലയെങ്കിൽ, വിശ്വനാഥൻ, കൂടുതൽ ഊർജസ്വലനായ വ്യക്തിയും അത്തരത്തിലുള്ള പാട്ടുകളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. [[ശിവാജി ഗണേശൻ]] അഭിനയിക്കുന്ന രണ്ടാമത്തെയും, പിൽക്കാലത്ത് ഏറെ പ്രശസ്തമായ കൂട്ടായ്മയിലുള്ള [[പദ്മിനി|പദ്മിനിക്കൊപ്പമുള്ള]] ആദ്യ ചലച്ചിത്രവുമായിരുന്നു ''[[പണം (ചലച്ചിത്രം)|പണം]]''. രാമമൂർത്തി-വിശ്വനാഥൻ എന്നായിരുന്നു ആദ്യം പേരിടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, വിശ്വനാഥന്റെ പേര് ആദ്യം വരുന്നതാവും കൂടുതൽ ചേരുന്നതെന്നും, "കൂടുതൽ പരിചയസമ്പന്നനായ താങ്കൾ, തൊട്ടുപിന്നിൽനിന്ന് പിന്തുണയ്ക്കുന്നതല്ലേ ഭംഗി" എന്ന് അഭിപ്രായപ്പെടുകയും, തുടർന്ന് രാമമൂർത്തി അതംഗീകരിക്കുകയും ചെയ്തു.<ref>{{Cite news|last=Rangarajan|first=Malathi|date=November 8, 2012|title=Ninety, and bowing away!|work=[[The Hindu]]|url=https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|access-date=26 July 2018|archive-date=3 April 2020|archive-url=https://archive.today/20200403164629/https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|url-status=live}}</ref> ഇക്കാലത്ത് തന്നെയാണ്, സംഗീതഞ്ജനും ഗായകനുമായിരുന്ന [[സി.എസ്. ജയരാമൻ]] ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ''രത്ത കണ്ണീർ'' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയതും വിശ്വനാഥനും രാമമൂർത്തിയും ചേർന്നാണ്. === വിജയം === [[ജി. രാമനാഥൻ]], [[എസ്.വി. വെങ്കട്ടരാമൻ|എസ്.വി. വെങ്കട്ടരാമൻ,]] [[കെ.വി. മഹാദേവൻ]], [[എസ്. രാജേശ്വര റാവു]], [[വി. ദക്ഷിണാമൂർത്തി|എസ്. ദക്ഷിണാമൂർത്തി]], [[പെണ്ട്യാല നാഗേശ്വര റാവു]] എന്നീ സംഗീത സംവിധായകർ കൂടുതലായി സ്വീകാര്യത നേടിയിരുന്ന ചലച്ചിത്രമേഖലയിൽ വിശ്വനാഥൻ-രാമമൂർത്തി ദ്വയം വളരെ പതിയെയാണ് ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പണം എന്ന ചലച്ചിത്രം വിജയമായ ശേഷം, 1952 മുതൽ 1965 വരെ 100-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കാൻ ദ്വയത്തിന് സാധിച്ചു. 1957 മുതൽ 1965 വരെയുള്ള കാലയളവിലെ ഏറ്റവും വിജയകരമായ ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചതും ഇവരായിരുന്നു. വളരെ ലളിതമായ ഗാനശകലങ്ങൾ വഴി ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ദ്വയം, 1950-കളിൽ പുറത്തിറങ്ങിയ ''പോർട്ടർ കന്ദൻ, പാസവലൈ, തെനാലി രാമൻ, ഗുലേബകാവലി, സുഖം എങ്കേ, സ്വർഗവാസൽ'' എന്നീ ചലച്ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തി കൈവരിക്കുകയുണ്ടായി. 1956-ൽ [[എൻ.ടി. രാമറാവു|എൻ.ടി. രാമ റാവുവും]] [[അഞ്ജലി ദേവി|അഞ്ജലി ദേവിയും]] അഭിനയിച്ച, ''വേലൈക്കാരി'' എന്ന തമിഴ് ചലച്ചിത്രത്തിന്റെ തെലുഗു റീമേക്കായ ''സന്തോഷം'' എന്ന ചലച്ചിത്രത്തിന് വിശ്വനാഥൻ-രാമമൂർത്തി സംഗീതം നൽകുകയും ഗാനങ്ങൾ വലിയ വിജയം നേടുകയും ചെയ്തു. തുടർന്ന് ഹിന്ദിയിൽ, നയാ ആദ്മി എന്ന പേരിൽ റീമേക്ക് ചെയ്ത ചലച്ചിത്രത്തിൽ [[മദൻ മോഹൻ]] ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചതെങ്കിലും യഥാ‌ർത്ഥ പതിപ്പിൽ ഉപയോഗിച്ചിരുന്ന ചില ഗാനങ്ങളുടെ ഈണങ്ങൾ അതേപടി ഉപയോഗിക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ഗാനങ്ങളും അതിവേഗം പ്രശസ്തമായി. === മറ്റ് സംഭാവനകൾ === [[ടി.എം. സൗന്ദരരാജൻ]], [[പി. സുശീല]], [[പി.ബി. ശ്രീനിവാസ്]], [[പി. ലീല]], [[എൽ.ആർ. ഈശ്വരി]], [[സീർകാഴി ഗോവിന്ദരാജൻ]], [[ഉടുത സരോജിനി]], [[കെ. ജമുനാ റാണി]], [[എം.എസ്. രാജേശ്വരി]], [[എ.എൽ. രാഘവൻ]] എന്നിവർ പാടി പ്രശസ്തമായ ഭൂരിഭാഗം ഗാനങ്ങളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചത് വിശ്വനാഥൻ-രാമമൂർത്തി ദ്വയമായിരുന്നു. സംവിധായകരായ [[ബി.ആർ. പന്തുലു]], [[ബി.എസ്. രംഗ]], [[കൃഷ്ണൻ-പഞ്ചു]], [[എ. ഭീംസിംഗ്|എ. ഭീംസിങ്]], [[പി. മാധവൻ|പി മാധവൻ]], [[സി.വി. ശ്രീധർ]], [[ടി.ആർ. രാമണ്ണ]], [[എ.സി. ത്രിലോകചന്ദർ]] എന്നിവർ നിരന്തരം ഈ ദ്വയത്തോടൊപ്പം ചലച്ചിത്രങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. === ''മെല്ലിസൈ മന്നർകൾ'' === 1963 ജൂൺ 16-ന് മദ്രാസ് ട്രിപ്ലികെയ്ൻ കൾച്ചറൽ അക്കാദമിയിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് [[ശിവാജി ഗണേശൻ]], മെല്ലിസൈ മന്നർകൾ ({{langx|ta|மெல்லிசை மன்னர்கள்}}, ലളിതസംഗീതത്തിന്റെ രാജാക്കന്മാർ) എന്ന പേര് നൽകി വിശ്വനാഥൻ - രാമമൂർത്തി ദ്വയത്തെ ആദരിച്ചത്.<ref>{{Cite magazine|last=Ramachandran|first=T. M.|date=6 July 1963|title=Music Maestros Honoured|url=https://archive.org/details/dli.bengal.10689.12015/page/n45/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=42|archive-url=https://archive.today/20230202053705/https://archive.org/details/dli.bengal.10689.12015/page/n45/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === പിളർപ്പ് === 1965 ജൂലൈ 9-ന് പുറത്തിറങ്ങിയ [[ആയിരത്തിൽ ഒരുവൻ (1965)|''ആയിരത്തിൽ ഒരുവൻ'']] എന്ന ചലച്ചിത്രത്തിന് ശേഷമാണ് ഈ ദ്വയം പിരിയുന്നത്. ഇതിനു ശേഷം ഇരുവരും സ്വതന്ത്ര സംഗീത സംവിധായകരായി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയുണ്ടായി. വിശ്വനാഥനൊപ്പമാണ് ഇരുവരുടെയും സംവിധാനസഹായികൾ തുടർന്ന് പ്രവർത്തിച്ചിരുന്നത്. ടി.ആർ. രാമണ്ണ, എ. ഭീംസിങ് എന്നീ സംവിധായകർ ഇരുവരും പിരിഞ്ഞതിലെ ഖേദം പ്രകടിപ്പിച്ചെങ്കിലും പിൽക്കാലത്ത്, ഇരുവരുമായും പ്രത്യേകം പ്രവർത്തിക്കുകയുമുണ്ടായി. വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് വിശ്വനാഥൻ-രാമമൂർത്തി ദ്വയം പിരിഞ്ഞത്. 1964-ൽ, സി.വി. ശ്രീധർ സംവിധാനം ചെയ്ത്, എസ്.വി. സുബ്ബൈയ്യാ, ആർ. മുത്തുരാമൻ, ചന്ദ്രകാന്ത, നാഗേഷ്, വി. ഗോപാലകൃഷ്ണൻ, വി.എസ്. രാഘവൻ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കലൈ കോവിൽ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചത് വിശ്വനാഥനും രാമമൂർത്തിയും ചേർന്നായിരുന്നു. ഈ ചലച്ചിത്രവും അതിലെ ഗാനങ്ങളും വാണിജ്യപരമായി പരാജയപ്പെടുകയും കൽക്കി മാസികയിൽ ഇതിനെ വിമർശിച്ചുകൊണ്ട് ലേഖനം പുറത്തിറങ്ങുകയും ചെയ്തു. 1964-ന്റെ അവസാനം നാഗേഷ്, ആർ. മുത്തുരാമൻ, കെ.ആർ. വിജയ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ സർവർ സുന്ദരം എന്ന ചലച്ചിത്രത്തോടെ ഇരുവർക്കുമിടയിലെ വിയോജിപ്പുകൾ വർധിച്ചു. ബോളിവുഡ് സംഗീത സംവിധായകനായിരുന്ന നൗഷാദ് അലി, എ.വി. മെയ്യപ്പനോട് നിർദ്ദേശിച്ച പ്രകാരം ഷൂട്ടിങ് നടക്കാനിരിക്കവേ അതിലേക്ക് രാമമൂർത്തി വരാതിരിക്കുകയും, തുടർന്ന് ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രം പൂർത്തിയാക്കിയ ശേഷം ഇരുവരും പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര സംഗീത സംവിധാനം ആരംഭിച്ച ശേഷം എം.എസ്. വിശ്വനാഥൻ, 1965 മുതൽ 2015 വരെയുള്ള കാലയളവിൽ 700-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചു. താരതമ്യേന കുറഞ്ഞ അളവിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രാമമൂർത്തി, 1966-നും 1986-നുമിടയിൽ 19 ചലച്ചിത്രങ്ങൾക്കാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. 1988 മുതൽ എം.എസ്. വിശ്വനാഥൻ കൂടുതൽ ഭക്തിഗാനങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. === ഒത്തുചേരൽ === 1995-ൽ, [[സത്യരാജ്]], [[റോജാ]] എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ എങ്കിരുന്തോ വന്താൻ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായി വിശ്വനാഥനും രാമമൂർത്തിയും ഒത്തുചേർന്നിരുന്നു. ചിത്രം എന്ന മലയാള ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. എന്നാൽ ഈ ചലച്ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയും, ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഇരുവരും ഒരുമിച്ച അവസാന ചലച്ചിത്രം കൂടിയായിരുന്നു ഇത്. 2006 - ൽ സത്യഭാമ സർവകലാശാല, ഇരുവർക്കും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.<ref>{{Cite news|date=4 September 2006|title=Honorary doctorates for seven eminent personalities|work=[[The Hindu]]|location=Chennai, India|url=http://www.hindu.com/2006/09/04/stories/2006090414590500.htm|url-status=dead|access-date=6 March 2012|archive-url=https://web.archive.org/web/20071203104123/http://www.hindu.com/2006/09/04/stories/2006090414590500.htm|archive-date=3 December 2007}}</ref> === തിരൈ ഇസൈ ചക്രവർത്തി === 2012 ഓഗസ്റ്റിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[ജെ. ജയലളിത]], വിശ്വനാഥനും രാമമൂർത്തിയ്ക്കും ''തിരൈ ഇസൈ ചക്രവർത്തി'' ({{langx|ta|திரை இசை சக்ரவர்த்தி}}, ചലച്ചിത്ര സംഗീത ചക്രവർത്തി) എന്ന പദവി നൽകി ആദരിക്കുകയുണ്ടായി.<ref>{{Cite web|url=http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|title=Amma confers title of Thiraiyisai Chakravarthy on legendary MSV|access-date=12 June 2013|date=30 August 2012|website=Chennai Online|archive-url=https://web.archive.org/web/20130927230705/http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|archive-date=27 September 2013|url-status=dead}}</ref><ref>{{Cite web|url=http://newindianexpress.com/cities/chennai/article597851.ece|title=CM confers Thirai Isai Chakravarthy on MSV|access-date=12 June 2013|date=30 August 2012|website=[[The New Indian Express]]|archive-url=https://web.archive.org/web/20130806232815/http://newindianexpress.com/cities/chennai/article597851.ece|archive-date=6 August 2013|url-status=dead}}</ref><ref>{{Cite web|url=http://www.indianexpress.com/news/after-padma-snub-jaya-says-one-day-centre-will-listen/995707/|title=After Padma snub, Jaya says one day Centre will listen|access-date=12 June 2013|date=31 August 2012|website=[[The Indian Express]]|archive-url=https://web.archive.org/web/20210528105426/https://indianexpress.com/article/news-archive/web/after-padma-snub-jaya-says-one-day-centre-will-listen/|archive-date=28 May 2021|url-status=live}}</ref> == മരണം == 2013 ഏപ്രിൽ 17-ന് തന്റെ 91-ാം വയസ്സിൽ വാർധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ വച്ചാണ് രാമമൂർത്തി അന്തരിച്ചത്..<ref name="death">{{Cite web|url=http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|title=TK Ramamurthy, noted music composer, passes away|access-date=2023-02-02|date=2013-04-17|website=[[The Times of India]]|archive-url=https://web.archive.org/web/20130426125705/http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|archive-date=26 April 2013|url-status=dead}}</ref> 2015 ജൂൺ 27-ന് ശ്വാസതടസ്സം നേരിട്ടത്തിനെത്തുടർന്ന് എം.എസ്. വിശ്വനാഥനെ ഫോർട്ടിസ് മലർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും<ref>{{Cite web|url=http://www.telangananewspaper.com/m-s-viswanathan-death/|title=M S Viswanathan Death|access-date=31 July 2015|date=14 July 2015|website=Telangana News Paper|archive-url=https://web.archive.org/web/20150714173546/http://www.telangananewspaper.com/m-s-viswanathan-death/|archive-date=14 July 2015|url-status=usurped}}</ref> ജൂലൈ 14-ന് പുലർച്ചെ 4:15ന് മരണപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/King-of-Light-Music-MS-Viswanathan-Passes-Away/2015/07/14/article2919555.ece|title=King of Film Music MS Viswanathan Passes Away|access-date=31 July 2015|date=14 July 2015|website=[[The New Indian Express]]|archive-url=https://web.archive.org/web/20220719063616/https://www.newindianexpress.com/entertainment/tamil/2015/jul/14/King-of-Film-Music-MS-Viswanathan-Passes-Away-783821.html|archive-date=19 July 2022|url-status=dead}}</ref> == അവലംബം == {{reflist}} == പുറം കണ്ണികൾ == * {{IMDb name|0530818|M. S. Viswanathan}} * {{IMDb name|1823672|T. K. Ramamoorthy}} * [http://mellisai.tripod.com.htm/ List of movies composed music by Viswanathan Ramamoorthy] [[വർഗ്ഗം:സംഗീതസം‌വിധായകർ]] [[വർഗ്ഗം:തമിഴ് ചലച്ചിത്ര സംഗീതസം‌വിധായകർ]] iop09gaquv506cccs7hxxtd4xi1bp5r 4634124 4634123 2026-06-28T15:37:30Z Sai K shanmugam 24791 [[വർഗ്ഗം:കന്നഡ ചലച്ചിത്രസംഗീതസംവിധായകർ]] ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്]] ഉപയോഗിച്ച് 4634124 wikitext text/x-wiki {{Prettyurl|Viswanathan–Ramamoorthy}} സംഗീത സംവിധായകരായ [[എം.എസ്. വിശ്വനാഥൻ|എം.എസ്. വിശ്വനാഥനും]] [[ടി.കെ. രാമമൂർത്തി|ടി.കെ. രാമമൂർത്തിയും]] ഉൾക്കൊള്ളുന്ന ഒരു [[ഇന്ത്യൻ സിനിമ|ഇന്ത്യൻ ചലച്ചിത്ര]] സംഗീത-സംവിധായക ദ്വയമായിരുന്നു '''വിശ്വനാഥൻ - രാമമൂർത്തി'''. 1952 - ൽ പുറത്തിറങ്ങിയ ''[[പണം (ചലച്ചിത്രം)|പണം]]'' മുതൽ 1965-ൽ പുറത്തിറങ്ങിയ ''[[ആയിരത്തിൽ ഒരുവൻ (1965)|ആയിരത്തിൽ ഒരുവൻ]]'' വരെ 100-ലധികം ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. വേർപിരിഞ്ഞ ശേഷം 1966 മുതൽ 1986 വരെ 16 ചിത്രങ്ങളിൽ രാമമൂർത്തി സ്വതന്ത്രമായി പ്രവർത്തിച്ചിട്ടുണ്ട്. 1995-ൽ ''[[എങ്കിരുന്തോ വന്താൻ]]'' എന്ന ചലച്ചിത്രത്തിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിച്ചിരുന്നു. == ആദ്യകാല ജീവിതങ്ങൾ == === രാമമൂർത്തി === [[തിരുച്ചിറപ്പള്ളി ജില്ല|തിരുച്ചിറപ്പള്ളിയിൽ]] സംഗീത കുടുംബത്തിൽ ജനിച്ച രാമമൂർത്തി, കുട്ടിക്കാലത്ത് തന്നെ [[വയലിൻ]] പഠനമാരംഭിച്ചിരുന്നു. അച്ഛനായ [[കൃഷ്ണസ്വാമി പിള്ള|കൃഷ്ണസ്വാമി പിള്ളയും]], മുത്തച്ഛൻ മലൈക്കോട്ടൈ ഗോവിന്ദസ്വാമി പിള്ളയും തിരുച്ചിയിലെ പ്രശസ്തരായ വയലിൻ വാദകരായിരുന്നു. ബാല്യകാലത്തുതന്നെ അച്ഛനോടൊപ്പം പല വേദികളിലും രാമമൂർത്തി വയലിൻ അവതരണം നടത്തിയിട്ടുണ്ട്. 1940-കളുടെ ആരംഭത്തിൽ സരസ്വതി സ്റ്റോഴ്സിൽ ([[എ.വി.എം|എ.വി.എം പ്രൊഡക്ഷൻസിന്റെ]] ഉടമയായ [[എ.വി. മെയ്യപ്പൻ]] ആയിരുന്നു ഈ സ്ഥാപനത്തിന്റെ സഹ ഉടമ) പ്രവർത്തിക്കുകയും, എ.വി.എമ്മിന്റെ സംഗീത സംവിധായകനായ [[ആർ. സുദർശനം|ആർ. സുദർശനത്തിനുവേണ്ടി]] പല ചലച്ചിത്രങ്ങളിലും വയലിൻ വായിക്കാനും ആരംഭിച്ചു. ഈ കാലയളവിൽ, മലയാള സംഗീത സംവിധായകനും പിയാനോ വാദകനുമായ [[പി.എസ്. ദിവാകർ|പി.എസ്. ദിവാകറുമായി]] അടുക്കുകയും, തുടർന്ന് [[സി.ആർ. സുബ്ബുരാമൻ]], [[എച്ച്.എം.വി|ഹിസ് മാസ്റ്റേഴ്സ് വോയിസിലേക്ക്]] വയലിൻ വാദകനായി രാമമൂർത്തിയെ നിയമിക്കുകയും ചെയ്തു. 1940-കളുടെ അവസാനത്തോടെ രാമമൂർത്തി, സി.ആർ. സുബ്ബുരാമന്റെ ടീമിന്റെ ഭാഗമാവുകയും, അവിടെ ഒപ്പമുള്ള വയലിനിസ്റ്റായിരുന്ന [[ടി.ജി. ലിംഗപ്പ|ടി.ജി. ലിംഗപ്പയെ]] പരിചയപ്പെടുകയും ചെയ്തു. === വിശ്വനാഥൻ === അഭിനയിക്കാനും, പാടാനുമുള്ള ആഗ്രഹങ്ങളുമായി കടന്നുവന്ന വിശ്വനാഥൻ, 1940-കളിൽ പല നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങിയിരുന്നു. 1950-കളിലെ പ്രശസ്ത സംഗീതസംവിധായകനും എസ്.വി. വെങ്കടരാമന്റെ വയലിനിസ്റ്റുമായിരുന്ന [[ടി.ആർ. പാപ്പ|ടി.ആർ. പാപ്പയുമായി]] വിശ്വനാഥൻ കണ്ടുമുട്ടുകയും അസിസ്റ്റന്റ് ജോലി തരപ്പെടുത്തുകയും ചെയ്തു. സംഗീതനിർമ്മാണത്തിലെ താത്പര്യം കാരണം, പിന്നീട് [[എസ്.എം. സുബ്ബൈയാ നായിഡു|എസ്.എം. സുബ്ബൈയാ നായിഡുവിനൊപ്പം]] വിശ്വനാഥൻ പ്രവർത്തിക്കാനാരംഭിച്ചു. സി.ആർ. സുബ്ബുരാമനുവേണ്ടി ഹാർമോണിയം വായിക്കാൻ തുടങ്ങിയ ശേഷമാണ് രാമമൂർത്തിയെയും ടി.ജി. ലിംഗപ്പയെയും പരിചയപ്പെടുന്നത്. ഹാർമോണിയം കൂടാതെ, ബാല്യകാലം മുതൽ തന്നെ പിയാനോ വാദനവും വിശ്വനാഥൻ അഭ്യസിച്ചിരുന്നു. == ചലച്ചിത്ര ജീവിതം == === സുബ്ബുരാമനോടൊപ്പം === സി.ആർ. സുബ്ബുരാമനുവേണ്ടി വിശ്വനാഥൻ ഹാർമോണിയവും, രാമമൂർത്തി വയലിനുമായിരുന്നു വായിച്ചിരുന്നത്. ഇരുവരും സുബ്ബുരാമനെയാണ് ഗുരുവായി പരിഗണിച്ചിരുന്നതെങ്കിലും, എസ്.വി. വെങ്കടരാമന്റെയും, ടി.ആർ. പാപ്പയുടെയും സംഗീതവും വിശ്വനാഥന് പ്രചോദനമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 1952-ൽ പല ചലച്ചിത്രങ്ങളുടെയും സംഗീതസംവിധാനം പൂർത്തിയാകാത്ത നിലയിലിരിക്കവേയാണ് സുബ്ബുരാമൻ മരണപ്പെടുന്നത്. ഇത്തരത്തിൽ പ്രതിസന്ധിയിലായ ദേവദാസ്, ചന്ദ്രാണി, മരുമകൾ, കാതൽ എന്നീ ചലച്ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം വിശ്വനാഥനും രാമമൂർത്തിയും ചേർന്ന് പൂർത്തിയാക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, ഉത്തരേന്ത്യയിൽ പ്രശസ്തരായ [[Shankar Jaikishan|ശങ്കർ ജയ്കിഷന്]] സമാനമായി ദക്ഷിണേന്ത്യയിൽ ഒരു ദ്വയമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹം വിശ്വനാഥൻ പങ്കുവെക്കുകയുണ്ടായി. തുടക്കത്തിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും, രാമമൂർത്തിയും ഇത് അംഗീകരിച്ചു.<ref name="sp">{{Cite magazine|last=Ramachandran|first=T. M.|date=17 August 1963|title=Kings of Light Melody|url=https://archive.org/details/dli.bengal.10689.12015/page/n383/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=43|archive-url=https://archive.today/20230202061945/https://archive.org/details/dli.bengal.10689.12015/page/n383/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === ആദ്യ ചലച്ചിത്രം === എ.എൽ. ശ്രീനിവാസൻ തിരക്കഥയെഴുതി, [[എൻ.എസ്. കൃഷ്ണൻ]] (ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രോത്സാഹിപ്പിച്ച ആദ്യ വ്യക്തികളിലൊരാൾ) സംവിധാനം ചെയ്ത പണം ആയിരുന്നു ഈ ദ്വയത്തിന്റെ ആദ്യ ചലച്ചിത്രം.<ref name="sp" /> ഇരുവരുടെയും സംഗീത താത്പര്യങ്ങളും വ്യക്തിത്വങ്ങളും വ്യത്യാസപ്പെട്ടിരുന്നു. കർണാടകസംഗീത പശ്ചാത്തലമായിരുന്നു രാമമൂർത്തിയുടെ പ്രധാനമേഖലയെങ്കിൽ, വിശ്വനാഥൻ, കൂടുതൽ ഊർജസ്വലനായ വ്യക്തിയും അത്തരത്തിലുള്ള പാട്ടുകളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. [[ശിവാജി ഗണേശൻ]] അഭിനയിക്കുന്ന രണ്ടാമത്തെയും, പിൽക്കാലത്ത് ഏറെ പ്രശസ്തമായ കൂട്ടായ്മയിലുള്ള [[പദ്മിനി|പദ്മിനിക്കൊപ്പമുള്ള]] ആദ്യ ചലച്ചിത്രവുമായിരുന്നു ''[[പണം (ചലച്ചിത്രം)|പണം]]''. രാമമൂർത്തി-വിശ്വനാഥൻ എന്നായിരുന്നു ആദ്യം പേരിടാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും, വിശ്വനാഥന്റെ പേര് ആദ്യം വരുന്നതാവും കൂടുതൽ ചേരുന്നതെന്നും, "കൂടുതൽ പരിചയസമ്പന്നനായ താങ്കൾ, തൊട്ടുപിന്നിൽനിന്ന് പിന്തുണയ്ക്കുന്നതല്ലേ ഭംഗി" എന്ന് അഭിപ്രായപ്പെടുകയും, തുടർന്ന് രാമമൂർത്തി അതംഗീകരിക്കുകയും ചെയ്തു.<ref>{{Cite news|last=Rangarajan|first=Malathi|date=November 8, 2012|title=Ninety, and bowing away!|work=[[The Hindu]]|url=https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|access-date=26 July 2018|archive-date=3 April 2020|archive-url=https://archive.today/20200403164629/https://www.thehindu.com/features/friday-review/music/ninety-and-bowing-away/article4077596.ece|url-status=live}}</ref> ഇക്കാലത്ത് തന്നെയാണ്, സംഗീതഞ്ജനും ഗായകനുമായിരുന്ന [[സി.എസ്. ജയരാമൻ]] ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ''രത്ത കണ്ണീർ'' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയതും വിശ്വനാഥനും രാമമൂർത്തിയും ചേർന്നാണ്. === വിജയം === [[ജി. രാമനാഥൻ]], [[എസ്.വി. വെങ്കട്ടരാമൻ|എസ്.വി. വെങ്കട്ടരാമൻ,]] [[കെ.വി. മഹാദേവൻ]], [[എസ്. രാജേശ്വര റാവു]], [[വി. ദക്ഷിണാമൂർത്തി|എസ്. ദക്ഷിണാമൂർത്തി]], [[പെണ്ട്യാല നാഗേശ്വര റാവു]] എന്നീ സംഗീത സംവിധായകർ കൂടുതലായി സ്വീകാര്യത നേടിയിരുന്ന ചലച്ചിത്രമേഖലയിൽ വിശ്വനാഥൻ-രാമമൂർത്തി ദ്വയം വളരെ പതിയെയാണ് ഗാനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എന്നാൽ പണം എന്ന ചലച്ചിത്രം വിജയമായ ശേഷം, 1952 മുതൽ 1965 വരെ 100-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കാൻ ദ്വയത്തിന് സാധിച്ചു. 1957 മുതൽ 1965 വരെയുള്ള കാലയളവിലെ ഏറ്റവും വിജയകരമായ ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചതും ഇവരായിരുന്നു. വളരെ ലളിതമായ ഗാനശകലങ്ങൾ വഴി ആദ്യഘട്ടത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ദ്വയം, 1950-കളിൽ പുറത്തിറങ്ങിയ ''പോർട്ടർ കന്ദൻ, പാസവലൈ, തെനാലി രാമൻ, ഗുലേബകാവലി, സുഖം എങ്കേ, സ്വർഗവാസൽ'' എന്നീ ചലച്ചിത്രങ്ങളിലൂടെ കൂടുതൽ പ്രശസ്തി കൈവരിക്കുകയുണ്ടായി. 1956-ൽ [[എൻ.ടി. രാമറാവു|എൻ.ടി. രാമ റാവുവും]] [[അഞ്ജലി ദേവി|അഞ്ജലി ദേവിയും]] അഭിനയിച്ച, ''വേലൈക്കാരി'' എന്ന തമിഴ് ചലച്ചിത്രത്തിന്റെ തെലുഗു റീമേക്കായ ''സന്തോഷം'' എന്ന ചലച്ചിത്രത്തിന് വിശ്വനാഥൻ-രാമമൂർത്തി സംഗീതം നൽകുകയും ഗാനങ്ങൾ വലിയ വിജയം നേടുകയും ചെയ്തു. തുടർന്ന് ഹിന്ദിയിൽ, നയാ ആദ്മി എന്ന പേരിൽ റീമേക്ക് ചെയ്ത ചലച്ചിത്രത്തിൽ [[മദൻ മോഹൻ]] ആയിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചതെങ്കിലും യഥാ‌ർത്ഥ പതിപ്പിൽ ഉപയോഗിച്ചിരുന്ന ചില ഗാനങ്ങളുടെ ഈണങ്ങൾ അതേപടി ഉപയോഗിക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ഗാനങ്ങളും അതിവേഗം പ്രശസ്തമായി. === മറ്റ് സംഭാവനകൾ === [[ടി.എം. സൗന്ദരരാജൻ]], [[പി. സുശീല]], [[പി.ബി. ശ്രീനിവാസ്]], [[പി. ലീല]], [[എൽ.ആർ. ഈശ്വരി]], [[സീർകാഴി ഗോവിന്ദരാജൻ]], [[ഉടുത സരോജിനി]], [[കെ. ജമുനാ റാണി]], [[എം.എസ്. രാജേശ്വരി]], [[എ.എൽ. രാഘവൻ]] എന്നിവർ പാടി പ്രശസ്തമായ ഭൂരിഭാഗം ഗാനങ്ങളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചത് വിശ്വനാഥൻ-രാമമൂർത്തി ദ്വയമായിരുന്നു. സംവിധായകരായ [[ബി.ആർ. പന്തുലു]], [[ബി.എസ്. രംഗ]], [[കൃഷ്ണൻ-പഞ്ചു]], [[എ. ഭീംസിംഗ്|എ. ഭീംസിങ്]], [[പി. മാധവൻ|പി മാധവൻ]], [[സി.വി. ശ്രീധർ]], [[ടി.ആർ. രാമണ്ണ]], [[എ.സി. ത്രിലോകചന്ദർ]] എന്നിവർ നിരന്തരം ഈ ദ്വയത്തോടൊപ്പം ചലച്ചിത്രങ്ങൾക്കായി പ്രവർത്തിച്ചിരുന്നു. === ''മെല്ലിസൈ മന്നർകൾ'' === 1963 ജൂൺ 16-ന് മദ്രാസ് ട്രിപ്ലികെയ്ൻ കൾച്ചറൽ അക്കാദമിയിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് [[ശിവാജി ഗണേശൻ]], മെല്ലിസൈ മന്നർകൾ ({{langx|ta|மெல்லிசை மன்னர்கள்}}, ലളിതസംഗീതത്തിന്റെ രാജാക്കന്മാർ) എന്ന പേര് നൽകി വിശ്വനാഥൻ - രാമമൂർത്തി ദ്വയത്തെ ആദരിച്ചത്.<ref>{{Cite magazine|last=Ramachandran|first=T. M.|date=6 July 1963|title=Music Maestros Honoured|url=https://archive.org/details/dli.bengal.10689.12015/page/n45/mode/2up|url-status=live|magazine=[[Sport and Pastime]]|volume=17|page=42|archive-url=https://archive.today/20230202053705/https://archive.org/details/dli.bengal.10689.12015/page/n45/mode/2up|archive-date=2 February 2023|access-date=2 February 2023}}</ref> === പിളർപ്പ് === 1965 ജൂലൈ 9-ന് പുറത്തിറങ്ങിയ [[ആയിരത്തിൽ ഒരുവൻ (1965)|''ആയിരത്തിൽ ഒരുവൻ'']] എന്ന ചലച്ചിത്രത്തിന് ശേഷമാണ് ഈ ദ്വയം പിരിയുന്നത്. ഇതിനു ശേഷം ഇരുവരും സ്വതന്ത്ര സംഗീത സംവിധായകരായി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിക്കുകയുണ്ടായി. വിശ്വനാഥനൊപ്പമാണ് ഇരുവരുടെയും സംവിധാനസഹായികൾ തുടർന്ന് പ്രവർത്തിച്ചിരുന്നത്. ടി.ആർ. രാമണ്ണ, എ. ഭീംസിങ് എന്നീ സംവിധായകർ ഇരുവരും പിരിഞ്ഞതിലെ ഖേദം പ്രകടിപ്പിച്ചെങ്കിലും പിൽക്കാലത്ത്, ഇരുവരുമായും പ്രത്യേകം പ്രവർത്തിക്കുകയുമുണ്ടായി. വ്യക്തിപരമായ പ്രശ്നങ്ങളിൽ നിന്നാണ് വിശ്വനാഥൻ-രാമമൂർത്തി ദ്വയം പിരിഞ്ഞത്. 1964-ൽ, സി.വി. ശ്രീധർ സംവിധാനം ചെയ്ത്, എസ്.വി. സുബ്ബൈയ്യാ, ആർ. മുത്തുരാമൻ, ചന്ദ്രകാന്ത, നാഗേഷ്, വി. ഗോപാലകൃഷ്ണൻ, വി.എസ്. രാഘവൻ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കലൈ കോവിൽ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചത് വിശ്വനാഥനും രാമമൂർത്തിയും ചേർന്നായിരുന്നു. ഈ ചലച്ചിത്രവും അതിലെ ഗാനങ്ങളും വാണിജ്യപരമായി പരാജയപ്പെടുകയും കൽക്കി മാസികയിൽ ഇതിനെ വിമർശിച്ചുകൊണ്ട് ലേഖനം പുറത്തിറങ്ങുകയും ചെയ്തു. 1964-ന്റെ അവസാനം നാഗേഷ്, ആർ. മുത്തുരാമൻ, കെ.ആർ. വിജയ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ സർവർ സുന്ദരം എന്ന ചലച്ചിത്രത്തോടെ ഇരുവർക്കുമിടയിലെ വിയോജിപ്പുകൾ വർധിച്ചു. ബോളിവുഡ് സംഗീത സംവിധായകനായിരുന്ന നൗഷാദ് അലി, എ.വി. മെയ്യപ്പനോട് നിർദ്ദേശിച്ച പ്രകാരം ഷൂട്ടിങ് നടക്കാനിരിക്കവേ അതിലേക്ക് രാമമൂർത്തി വരാതിരിക്കുകയും, തുടർന്ന് ആയിരത്തിൽ ഒരുവൻ എന്ന ചലച്ചിത്രം പൂർത്തിയാക്കിയ ശേഷം ഇരുവരും പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്വതന്ത്ര സംഗീത സംവിധാനം ആരംഭിച്ച ശേഷം എം.എസ്. വിശ്വനാഥൻ, 1965 മുതൽ 2015 വരെയുള്ള കാലയളവിൽ 700-ലധികം ചലച്ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചു. താരതമ്യേന കുറഞ്ഞ അളവിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ ചിട്ടപ്പെടുത്തിയ രാമമൂർത്തി, 1966-നും 1986-നുമിടയിൽ 19 ചലച്ചിത്രങ്ങൾക്കാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്. 1988 മുതൽ എം.എസ്. വിശ്വനാഥൻ കൂടുതൽ ഭക്തിഗാനങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. === ഒത്തുചേരൽ === 1995-ൽ, [[സത്യരാജ്]], [[റോജാ]] എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ എങ്കിരുന്തോ വന്താൻ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിനായി വിശ്വനാഥനും രാമമൂർത്തിയും ഒത്തുചേർന്നിരുന്നു. ചിത്രം എന്ന മലയാള ചലച്ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. എന്നാൽ ഈ ചലച്ചിത്രം സാമ്പത്തികമായി പരാജയപ്പെടുകയും, ഗാനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ഇരുവരും ഒരുമിച്ച അവസാന ചലച്ചിത്രം കൂടിയായിരുന്നു ഇത്. 2006 - ൽ സത്യഭാമ സർവകലാശാല, ഇരുവർക്കും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.<ref>{{Cite news|date=4 September 2006|title=Honorary doctorates for seven eminent personalities|work=[[The Hindu]]|location=Chennai, India|url=http://www.hindu.com/2006/09/04/stories/2006090414590500.htm|url-status=dead|access-date=6 March 2012|archive-url=https://web.archive.org/web/20071203104123/http://www.hindu.com/2006/09/04/stories/2006090414590500.htm|archive-date=3 December 2007}}</ref> === തിരൈ ഇസൈ ചക്രവർത്തി === 2012 ഓഗസ്റ്റിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [[ജെ. ജയലളിത]], വിശ്വനാഥനും രാമമൂർത്തിയ്ക്കും ''തിരൈ ഇസൈ ചക്രവർത്തി'' ({{langx|ta|திரை இசை சக்ரவர்த்தி}}, ചലച്ചിത്ര സംഗീത ചക്രവർത്തി) എന്ന പദവി നൽകി ആദരിക്കുകയുണ്ടായി.<ref>{{Cite web|url=http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|title=Amma confers title of Thiraiyisai Chakravarthy on legendary MSV|access-date=12 June 2013|date=30 August 2012|website=Chennai Online|archive-url=https://web.archive.org/web/20130927230705/http://chennaionline.com/movies/cine-buzz/20124830094809/Amma-confers-title-of-Thiraiyisai-Chakravarthy-on-legendary-MSV.col|archive-date=27 September 2013|url-status=dead}}</ref><ref>{{Cite web|url=http://newindianexpress.com/cities/chennai/article597851.ece|title=CM confers Thirai Isai Chakravarthy on MSV|access-date=12 June 2013|date=30 August 2012|website=[[The New Indian Express]]|archive-url=https://web.archive.org/web/20130806232815/http://newindianexpress.com/cities/chennai/article597851.ece|archive-date=6 August 2013|url-status=dead}}</ref><ref>{{Cite web|url=http://www.indianexpress.com/news/after-padma-snub-jaya-says-one-day-centre-will-listen/995707/|title=After Padma snub, Jaya says one day Centre will listen|access-date=12 June 2013|date=31 August 2012|website=[[The Indian Express]]|archive-url=https://web.archive.org/web/20210528105426/https://indianexpress.com/article/news-archive/web/after-padma-snub-jaya-says-one-day-centre-will-listen/|archive-date=28 May 2021|url-status=live}}</ref> == മരണം == 2013 ഏപ്രിൽ 17-ന് തന്റെ 91-ാം വയസ്സിൽ വാർധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചെന്നൈയിലെ ഒരു ആശുപത്രിയിൽ വച്ചാണ് രാമമൂർത്തി അന്തരിച്ചത്..<ref name="death">{{Cite web|url=http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|title=TK Ramamurthy, noted music composer, passes away|access-date=2023-02-02|date=2013-04-17|website=[[The Times of India]]|archive-url=https://web.archive.org/web/20130426125705/http://articles.timesofindia.indiatimes.com/2013-04-17/chennai/38615223_1_j-jayalalithaa-jaya-tv-composer|archive-date=26 April 2013|url-status=dead}}</ref> 2015 ജൂൺ 27-ന് ശ്വാസതടസ്സം നേരിട്ടത്തിനെത്തുടർന്ന് എം.എസ്. വിശ്വനാഥനെ ഫോർട്ടിസ് മലർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും<ref>{{Cite web|url=http://www.telangananewspaper.com/m-s-viswanathan-death/|title=M S Viswanathan Death|access-date=31 July 2015|date=14 July 2015|website=Telangana News Paper|archive-url=https://web.archive.org/web/20150714173546/http://www.telangananewspaper.com/m-s-viswanathan-death/|archive-date=14 July 2015|url-status=usurped}}</ref> ജൂലൈ 14-ന് പുലർച്ചെ 4:15ന് മരണപ്പെടുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/King-of-Light-Music-MS-Viswanathan-Passes-Away/2015/07/14/article2919555.ece|title=King of Film Music MS Viswanathan Passes Away|access-date=31 July 2015|date=14 July 2015|website=[[The New Indian Express]]|archive-url=https://web.archive.org/web/20220719063616/https://www.newindianexpress.com/entertainment/tamil/2015/jul/14/King-of-Film-Music-MS-Viswanathan-Passes-Away-783821.html|archive-date=19 July 2022|url-status=dead}}</ref> == അവലംബം == {{reflist}} == പുറം കണ്ണികൾ == * {{IMDb name|0530818|M. S. Viswanathan}} * {{IMDb name|1823672|T. K. Ramamoorthy}} * [http://mellisai.tripod.com.htm/ List of movies composed music by Viswanathan Ramamoorthy] [[വർഗ്ഗം:സംഗീതസം‌വിധായകർ]] [[വർഗ്ഗം:തമിഴ് ചലച്ചിത്ര സംഗീതസം‌വിധായകർ]] [[വർഗ്ഗം:കന്നഡ ചലച്ചിത്രസംഗീതസംവിധായകർ]] npojblus0r2ctijqm9rp3ci18nxf5hh Viswanathan–Ramamoorthy 0 668985 4634121 2026-06-28T15:35:21Z Sai K shanmugam 24791 [[വിശ്വനാഥൻ - രാമമൂർത്തി]] എന്ന താളിലേക്ക് തിരിച്ചുവിടുന്നു 4634121 wikitext text/x-wiki #തിരിച്ചുവിടുക [[വിശ്വനാഥൻ - രാമമൂർത്തി]] b5xrnsdw4hxfidgglayh6rbbxgcoto2 ഉപയോക്താവിന്റെ സംവാദം:Bhageeth.T 3 668986 4634131 2026-06-28T16:38:34Z സ്വാഗതസംഘം 39256 ഉപയോക്താവിന്റെ സംവാദം താളിൽ [[ബദൽ:സ്വാഗതം|സ്വാഗത സന്ദേശം]] ചേർക്കുന്നു 4634131 wikitext text/x-wiki '''നമസ്കാരം {{#if: Bhageeth.T | Bhageeth.T | {{BASEPAGENAME}} }} !''', [[മലയാളം വിക്കിപീഡിയ|മലയാളം വിക്കിപീഡിയയിലേക്ക്‌]] [[വിക്കിപീഡിയ:ആമുഖം|സ്വാഗതം]]. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. [[File:Lipi ml.png|thumb|350px|right|[[സഹായം:എഴുത്ത്|ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] * [[സഹായം:Tutorial|വീഡിയോ പരിശീലനം]] * [[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] * [[സഹായം:തിരുത്തൽ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?]] * [[സഹായം:ഉള്ളടക്കം|സഹായ താളുകൾ]] * [[സഹായം:ചിത്ര സഹായി|ചിത്ര സഹായി]] * [[സഹായം:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]] * [[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരി]] * [[വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ‎|വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ]] * [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.]] താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയരിൽ]] ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ [[പ്രത്യേകം:Mypage|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (<nowiki>~~~~</nowiki>) ഉപയോഗിക്കുകയോ, ടൂൾബാറിലെ [[File:Insert-signature.png]] ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു [https://lists.wikimedia.org/mailman/listinfo/wikiml-l മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്]. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം''' wikiml-l@lists.wikimedia.org''' എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ [[സഹായം:ഐ.ആർ.സി.|ചാറ്റ് ചെയ്യാം]]. ഇതിനായി [http://webchat.freenode.net/?channels=wikipedia-ml ഇവിടെ ഞെക്കുക]. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. -- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 16:38, 28 ജൂൺ 2026 (UTC) galfyljyw46cajvnczrtusibs6rnxiv കവാടം:സമകാലികം/2026 ജൂൺ 10 100 668987 4634137 2026-06-28T17:36:14Z Aby John Vannilam 13754 പുതിയത് 4634137 wikitext text/x-wiki === 2026 ജൂൺ 10 ബുധനാഴ്ച === '''1201 ഇടവം 27''' ലോകം *[[ഇറാൻ|ഇറാനെതിരെ]] ശക്തമായ സൈനിക നടപടിയുമായി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]]; ഇരുപതോളം താവളങ്ങൾ ലക്ഷ്യമിട്ട് .ഇറാനിൽ വ്യോമാക്രമണം തുടങ്ങി; മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നുവെന്ന് [[ഡോണൾഡ് ട്രംപ്|ഡൊണാൾഡ് ട്രംപ്.]] *'ഓരോ ആക്രമണത്തിനും ഭീഷണിക്കും ശക്തമായ മറുപടി നൽകുമെന്നു യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് *[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാനിൽ]] [[പാകിസ്താൻ|പാകിസ്ഥാൻ]] നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ആക്രമണത്തിൽ ഭീകരതാവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്ഥാന്റെ അവകാശവാദം. *[[ഒമാൻ]] തീരത്തുവെച്ച് യുഎസ് സേന നടത്തിയ മിസൈലാക്രമണത്തിൽ എഞ്ചിൻ തകരുകയും കപ്പലിൽ വെള്ളം കയറുകയും ചെയ്തതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ച് 24 [[ഇന്ത്യ|ഇന്ത്യൻ]] നാവികർ അടിയന്തര സന്ദേശങ്ങൾ (SOS) അയച്ചു. 'മരിവെക്സ്' (Marivex) എന്ന എണ്ണക്കപ്പലിലെ ജീവനക്കാരാണ് അടിയന്തര രക്ഷാപ്രവർത്തനം ആവശ്യപ്പെട്ടത്. ഒമാൻ സൈന്യം ഹെലികോപ്റ്റർ മാർഗ്ഗം 24 ഇന്ത്യൻ നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം [[അമേരിക്കൻ ഐക്യനാടുകൾ|യുഎസ്]] പ്രതിനിധികളെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ *[[തൃണമൂൽ കോൺഗ്രസ്|ടിഎംസി]] [[രാജ്യസഭ|രാജ്യസഭാ]] എം.പി. [[സുസ്മിത ദേവ്]] രാജിവച്ചു. അഭിഷേക് ബാനർജിക്ക് തിരിച്ചടിനല്കാൻ 2018-ലെ ആക്രമണ കേസിൽ ബിജെപി പരാതി നൽകി. *പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ [[ഭാരതിരാജ]] ചെന്നൈയിൽ അന്തരിച്ചു. *എല്ലാ മുസ്ലീം മതസ്ഥാപനങ്ങളും [[വഖഫ്]] സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി കേരളം *കോഴിക്കോട് 40കാരന് [[നിപാ വൈറസ്|നിപ]] സ്ഥിരീകരിച്ചു {{തിരുത്തുക| കവാടം:സമകാലികം/2026 ജൂൺ 10}} ------- <!-- ലോകം ഇന്ത്യ കേരളം --> n7z4hmybqnsccykxmyttrqp3wn1ec4o ഉപയോക്താവിന്റെ സംവാദം:Babybij 3 668988 4634138 2026-06-28T17:42:50Z സ്വാഗതസംഘം 39256 ഉപയോക്താവിന്റെ സംവാദം താളിൽ [[Template:Welcome|സ്വാഗത സന്ദേശം]] ചേർക്കുന്നു 4634138 wikitext text/x-wiki '''നമസ്കാരം {{#if: Babybij | Babybij | {{BASEPAGENAME}} }} !''', [[മലയാളം വിക്കിപീഡിയ|മലയാളം വിക്കിപീഡിയയിലേക്ക്‌]] [[വിക്കിപീഡിയ:ആമുഖം|സ്വാഗതം]]. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. [[File:Lipi ml.png|thumb|350px|right|[[സഹായം:എഴുത്ത്|ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] * [[സഹായം:Tutorial|വീഡിയോ പരിശീലനം]] * [[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] * [[സഹായം:തിരുത്തൽ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?]] * [[സഹായം:ഉള്ളടക്കം|സഹായ താളുകൾ]] * [[സഹായം:ചിത്ര സഹായി|ചിത്ര സഹായി]] * [[സഹായം:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]] * [[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരി]] * [[വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ‎|വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ]] * [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.]] താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയരിൽ]] ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ [[പ്രത്യേകം:Mypage|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (<nowiki>~~~~</nowiki>) ഉപയോഗിക്കുകയോ, ടൂൾബാറിലെ [[File:Insert-signature.png]] ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു [https://lists.wikimedia.org/mailman/listinfo/wikiml-l മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്]. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം''' wikiml-l@lists.wikimedia.org''' എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ [[സഹായം:ഐ.ആർ.സി.|ചാറ്റ് ചെയ്യാം]]. ഇതിനായി [http://webchat.freenode.net/?channels=wikipedia-ml ഇവിടെ ഞെക്കുക]. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. -- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 17:42, 28 ജൂൺ 2026 (UTC) rb38tgpo7uodrwbuojei36ndy3wpaam കവാടം:സമകാലികം/2026 ജൂൺ 11 100 668989 4634141 2026-06-28T18:25:33Z Aby John Vannilam 13754 പുതിയത് 4634141 wikitext text/x-wiki === 2026 ജൂൺ 11 വ്യാഴാഴ്ച === '''1201 ഇടവം 28''' ലോകം *2025 ൽ ലോകമെമ്പാടും കുടിയിറക്കപ്പെട്ടവരുടെ എണ്ണം കുറഞ്ഞതായി [[യുഎൻ അഭയാർത്ഥി ഏജൻസി]] (യുഎൻഎച്ച്സിആർ) റിപ്പോർട്ട്. പക്ഷേ ദീർഘകാല അഭയാർത്ഥി പ്രതിസന്ധി നിലനിൽക്കുന്നു. സംഘർഷവും പീഡനവും മൂലം ലോകമെമ്പാടുമുള്ള പലായനം ചെയ്യപ്പെട്ടവരുടെ എണ്ണം 2025 ൽ ഒരു ദശാബ്ദത്തിനിടെ ആദ്യമായി കുറഞ്ഞു, എന്നാൽ ദീർഘകാല പലായനം നേരിടുന്ന അഭയാർത്ഥികളുടെ എണ്ണം അസ്വീകാര്യമാം വിധം ഉയർന്ന നിലയിൽ തുടരുന്നുവെന്ന് വ്യാഴാഴ്ച (ജൂൺ 11, 2026) യുഎൻ അഭയാർത്ഥി ഏജൻസി റിപ്പോർട്ട് പറഞ്ഞു. കഴിഞ്ഞ വർഷം, 5.4 ദശലക്ഷം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തു, ഇത് ലോകമെമ്പാടുമുള്ള അഭയാർത്ഥികളോ അഭയാർത്ഥി പോലുള്ള സാഹചര്യങ്ങളിലുള്ളവരോ ആയ മൊത്തം എണ്ണം 41.6 ദശലക്ഷമായി ഉയർത്തി, ഇതിൽ 6 ദശലക്ഷം പലസ്തീൻ അഭയാർത്ഥികളും ഉൾപ്പെടുന്നുവെന്ന് [[യു.എൻ.എച്ച്.സി.ആർ.|യുഎൻഎച്ച്സിആർ]] പറഞ്ഞു. *[[ഒമാൻ|ഒമാനിൽ]] നാല് ദിവസത്തിനുള്ളിൽ ഇന്ത്യൻ ജീവനക്കാരുള്ള മൂന്നാമത്തെ കപ്പലിന് നേരെ ആക്രമണം. യുഎസ് സൈന്യം ടാങ്കർ സെറ്റെബെല്ലോയെ ആക്രമിച്ച് മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷം , വ്യാഴാഴ്ച (ജൂൺ 11, 2026) ഒമാനിനടുത്ത് സമാനമായ സാഹചര്യത്തിൽ മറ്റൊരു കപ്പലായ എംവി ജൽവീർ ആക്രമിക്കപ്പെട്ടു . നാല് ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ സംഭവമാണ്. ഗിനിയ-ബിസാവു പതാകയുള്ള ആസ്ഫാൽറ്റ് ടാങ്കറാണ് ജൽവീർ. ജൽവീറിൽ 20 ഇന്ത്യൻ നാവികർ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. “ഇന്ന് രാവിലെ [ജൂൺ 11, 2026] ഒമാനിലെ ഷിനാസ് തുറമുഖത്ത് ഒരു കപ്പലുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൂടുതൽ വിവരങ്ങൾക്ക് പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു,” ഒമാനിലെ ഇന്ത്യൻ എംബസി X-ൽ എഴുതി. *ഒമാനടുത്ത് കപ്പൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യ *ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം. യുഎസ് ആക്രമണത്തിന് പിന്നാലെ [[ഹോർമൂസ് കടലിടുക്ക്|ഹോർമുസ് കടലിടുക്ക്]] പൂർണ്ണമായി അടച്ച് ഇറാൻ *ഇന്ന് രാത്രി അമേരിക്ക ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ് *ജൂൺ 15-16 തീയതികളിൽ ഇന്ത്യൻപ്രധാനമന്ത്രി മോദി സ്ലോവാക്യ സന്ദർശിക്കും *[[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്ഥാനിൽ]] [[പാകിസ്താൻ|പാകിസ്ഥാൻ]] നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി യുഎൻ സ്ഥിരീകരിച്ചു. *ഇന്ത്യയിൽ നിന്നുള്ള '[[പുഷ്-ഇൻ]]' (Push-in) അഥവാ ബംഗ്ലാദേശികളെ ബലമായി തിരിച്ചയക്കുന്നുവെന്ന ആരോപണങ്ങൾക്കും, അതിർത്തിയിലെ കൊലപാതകങ്ങൾക്കുമെതിരെ [[ബംഗ്ലാദേശിലെ ജമാഅത്ത്-ഇ-ഇസ്ലാമി]] വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കുന്നു. ബംഗ്ലാദേശ് ജമാഅത്ത്-ഇ-ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11-പാർട്ടി പ്രതിപക്ഷ സഖ്യം, അതിർത്തിയിലെ 'പുഷ്-ഇൻ' നീക്കങ്ങൾക്കെതിരെ മനുഷ്യകവചമായി മാറുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. അതിർത്തി കടത്തിവിടാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തു. നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികളെ കൃത്യമായ നിയമനടപടികളിലൂടെയും പരിശോധനകളിലൂടെയും മാത്രമാണ് തിരിച്ചയക്കുന്നതെന്നും, അതിർത്തി മാനേജ്‌മെന്റ് ഉഭയകക്ഷി ക്രമീകരണങ്ങളുടെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. *[[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനുമായുള്ള]] ഉന്നതതല യോഗങ്ങൾ [[ചൈന]] റദ്ദാക്കി. *[[ചൈന|ചൈനയിലെ]] ഗുവാങ്ഷിയിൽ വൻ സ്ഫോടനം; 7 മരണം, 17 പേർക്ക് പരിക്ക് ഇന്ത്യ *ഡിജിറ്റൽ വാർത്താ പ്ലാറ്റ്ഫോമായ [[ന്യൂസ് ക്ലിക്ക്|ന്യൂസ് ക്ലിക്കിനും]] അതിന്റെ സ്ഥാപകൻ [[പ്രബീർ പുർകായസ്ഥ|പ്രബീർ പുർകായസ്ഥയ്ക്കുമെതിരെ]] രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. [[ഡെൽഹി ഹൈക്കോടതി|ഡൽഹി ഹൈക്കോടതി]] റദ്ദാക്കി . വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ), ഓഹരി മൂല്യനിർണ്ണയം, ഫണ്ടുകളുടെ ചെലവ് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വഞ്ചനയോ ക്രിമിനൽ വിശ്വാസ വഞ്ചനയോ വെളിപ്പെടുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ഇത് പറഞ്ഞത്. മെയ് 29 ന് പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ 2020 ഓഗസ്റ്റ് 26 ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കി. പരാതിയിലെ എല്ലാ ആരോപണങ്ങളും മുഖവിലയ്ക്കെടുത്താലും, കുറ്റകൃത്യങ്ങളുടെ അവശ്യ ഘടകങ്ങൾ പുറത്തുകൊണ്ടുവന്നിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഈ എഫ്ഐആർ റദ്ദാക്കിയത്. *വീട്ടമ്മമാരെ "രാഷ്ട്ര നിർമ്മാതാക്കൾ" ആയി അംഗീകരിക്കാൻ അർഹരാണെന്ന് നിരീക്ഷിച്ച [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] വ്യാഴാഴ്ച (ജൂൺ 11, 2026) റോഡപകടങ്ങളിൽ മരണമടഞ്ഞാൽ നഷ്ടപരിഹാരം കണക്കാക്കുമ്പോൾ വീട്ടമ്മമാർ ചെയ്യുന്ന വേതനമില്ലാത്ത വീട്ടുജോലിയിൽ നിന്ന് പ്രതിമാസം കുറഞ്ഞത് ₹30,000 ധനസമ്പാദനം നടത്തണമെന്ന് വിധിച്ചു. 2001 നവംബറിൽ രേഷ്മ എന്ന സ്ത്രീ റോഡപകടത്തിൽ മരിച്ചു എന്ന പഞ്ചാബിലെ ഒരു മോട്ടോർ അപകട ക്ലെയിമിനെച്ചൊല്ലിയുള്ള അപ്പീലിലാണ് ഈ വിധി വന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവരുടെ ഭർത്താവും മൂന്ന് കുട്ടികളും മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു. 2003 ൽ ട്രൈബ്യൂണൽ നഷ്ടപരിഹാരം നൽകിയെങ്കിലും, തുക വർദ്ധിപ്പിക്കാൻ അവർ ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ, ഹൈക്കോടതി നഷ്ടപരിഹാരം 7.5% പലിശയോടെ ₹8.43 ലക്ഷമായി വർദ്ധിപ്പിച്ചു, പണം നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ ഉയർന്ന പലിശനിരക്ക് വ്യവസ്ഥ ചെയ്തു. *[[തൃണമൂൽ കോൺഗ്രസ്|തൃണമൂൽ കോൺഗ്രസിന്റെ]] (ടിഎംസി) വിമത ഗ്രൂപ്പിൽ ചേരുമെന്ന പ്രചരണങ്ങൾക്കിടയിൽ, മുൻ [[പശ്ചിമ ബംഗാൾ]] മുഖ്യമന്ത്രി [[മമത ബാനർജി|മമത ബാനർജിക്ക്]] പിന്തുണ പ്രഖ്യാപിച്ച് ലോക്സഭാ എംപി [[ശത്രുഘ്നൻ സിൻ‌ഹ|ശത്രുഘ്നൻ സിൻഹ]] പ്രസ്താവന ഇറക്കി. *മഹാരാഷ്ട്രയിലെ [[സാവിത്രിബായ് ഫുലെ പൂനെ സർവകലാശാല|സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിലെ]] (എസ്‌പി‌പി‌യു) അംബേദ്കർ പ്രതിമയിൽ വ്യാഴാഴ്ച (ജൂൺ 11, 2026) [[കോക്രോച്ച് ജനതാ പാർട്ടി]] (സിജെപി) പ്രതിഷേധ പ്രകടനം നടത്തും . രാജ്യത്തുടനീളമുള്ള സർക്കാർ പരീക്ഷകളുടെ നടത്തിപ്പിനായി പരിഷ്കാരങ്ങൾ ശുപാർശ ചെയ്യുന്ന ഒരു പ്രകടനപത്രികയും സംഘം പുറത്തിറക്കും. *തൃണമൂൽ കോൺഗ്രസിന് മറ്റൊരു ആഘാതമായി, അവരുടെ മൂന്നാമത്തെ രാജ്യസഭാംഗമായ [[പ്രകാശ് ചിക് ബാരി|പ്രകാശ് ചിക് ബാരിക്ക്]] വ്യാഴാഴ്ച (ജൂൺ 11, 2026) ഉപരിസഭയിൽ നിന്നും പാർട്ടി സംഘടനയിൽ നിന്നും രാജിവച്ചു. *വ്യാജ ഒപ്പ് കേസ്: ബിദാൻ സഭ ഒപ്പു കുംഭകോണ അന്വേഷണത്തിൽ വ്യാഴാഴ്ച (ജൂൺ 11, 2026) വൈകുന്നേരം 6 മണിക്ക് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) മുന്നിൽ ഹാജരാകാൻ കൽക്കട്ട ഹൈക്കോടതി തൃണമൂൽ കോൺഗ്രസ് (ടിഎംസി) ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോട് നിർദ്ദേശിച്ചു. *രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉപയോഗം ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കൂടുതൽ അളവിൽ [[എഥനോൾ|എത്തനോൾ]] കലർത്തിയ പെട്രോളിന് കേന്ദ്ര എക്സൈസ് തീരുവ ഒഴിവാക്കി. *മമതക്ക് കനത്ത പ്രഹരം; പ്രതിപക്ഷ നേതാവായി [[ഋതബ്രത ബാനർജി]] തുടരും, ഇടക്കാല സ്റ്റേ നിഷേധിച്ച് ഹൈക്കോടതി പശ്ചിമ ബംഗാളിലെ പ്രതിസന്ധിക്കിടെ [[തൃണമൂൽ കോൺഗ്രസ്|തൃണമൂൽ കോൺഗ്രസുമായുള്ള]] ലയന വാർത്തകൾ തള്ളി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]  കേരളം *സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം ഗവർണർ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് [[പിണറായി വിജയൻ]] *തിരുവനന്തപുരത്ത് ആറ് പേർക്കും കൊല്ലത്ത് രണ്ട് പേർക്കും കോഴിക്കോട് മൂന്ന് പേർക്കും [[ഷിഗെല്ല]] സ്ഥിരീകരിച്ചു *കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു {{തിരുത്തുക| കവാടം:സമകാലികം/2026 ജൂൺ 11}} ------- <!-- ലോകം ഇന്ത്യ കേരളം --> 6cq9swcjsifd0k64vbe9d3dw7rgd50j ഉപയോക്താവിന്റെ സംവാദം:Vyshnavi SR 3 668990 4634167 2026-06-29T06:31:18Z സ്വാഗതസംഘം 39256 ഉപയോക്താവിന്റെ സംവാദം താളിൽ [[ബദൽ:സ്വാഗതം|സ്വാഗത സന്ദേശം]] ചേർക്കുന്നു 4634167 wikitext text/x-wiki '''നമസ്കാരം {{#if: Vyshnavi SR | Vyshnavi SR | {{BASEPAGENAME}} }} !''', [[മലയാളം വിക്കിപീഡിയ|മലയാളം വിക്കിപീഡിയയിലേക്ക്‌]] [[വിക്കിപീഡിയ:ആമുഖം|സ്വാഗതം]]. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. [[File:Lipi ml.png|thumb|350px|right|[[സഹായം:എഴുത്ത്|ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] * [[സഹായം:Tutorial|വീഡിയോ പരിശീലനം]] * [[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] * [[സഹായം:തിരുത്തൽ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?]] * [[സഹായം:ഉള്ളടക്കം|സഹായ താളുകൾ]] * [[സഹായം:ചിത്ര സഹായി|ചിത്ര സഹായി]] * [[സഹായം:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]] * [[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരി]] * [[വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ‎|വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ]] * [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.]] താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയരിൽ]] ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ [[പ്രത്യേകം:Mypage|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (<nowiki>~~~~</nowiki>) ഉപയോഗിക്കുകയോ, ടൂൾബാറിലെ [[File:Insert-signature.png]] ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു [https://lists.wikimedia.org/mailman/listinfo/wikiml-l മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്]. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം''' wikiml-l@lists.wikimedia.org''' എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ [[സഹായം:ഐ.ആർ.സി.|ചാറ്റ് ചെയ്യാം]]. ഇതിനായി [http://webchat.freenode.net/?channels=wikipedia-ml ഇവിടെ ഞെക്കുക]. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. -- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 06:31, 29 ജൂൺ 2026 (UTC) 5mezncl7hi9nty3r51wz2giv2kpbfo8 ഉപയോക്താവിന്റെ സംവാദം:Thomasjacobv 3 668991 4634192 2026-06-29T11:32:37Z സ്വാഗതസംഘം 39256 ഉപയോക്താവിന്റെ സംവാദം താളിൽ [[ബദൽ:സ്വാഗതം|സ്വാഗത സന്ദേശം]] ചേർക്കുന്നു 4634192 wikitext text/x-wiki '''നമസ്കാരം {{#if: Thomasjacobv | Thomasjacobv | {{BASEPAGENAME}} }} !''', [[മലയാളം വിക്കിപീഡിയ|മലയാളം വിക്കിപീഡിയയിലേക്ക്‌]] [[വിക്കിപീഡിയ:ആമുഖം|സ്വാഗതം]]. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. [[File:Lipi ml.png|thumb|350px|right|[[സഹായം:എഴുത്ത്|ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] * [[സഹായം:Tutorial|വീഡിയോ പരിശീലനം]] * [[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] * [[സഹായം:തിരുത്തൽ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?]] * [[സഹായം:ഉള്ളടക്കം|സഹായ താളുകൾ]] * [[സഹായം:ചിത്ര സഹായി|ചിത്ര സഹായി]] * [[സഹായം:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]] * [[വിക്കിപീഡിയ:എഴുത്തുകളരി|എഴുത്തുകളരി]] * [[വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ‎|വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ]] * [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും|വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.]] താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയരിൽ]] ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ [[പ്രത്യേകം:Mypage|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (<nowiki>~~~~</nowiki>) ഉപയോഗിക്കുകയോ, ടൂൾബാറിലെ [[File:Insert-signature.png]] ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു [https://lists.wikimedia.org/mailman/listinfo/wikiml-l മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്]. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം''' wikiml-l@lists.wikimedia.org''' എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ [[സഹായം:ഐ.ആർ.സി.|ചാറ്റ് ചെയ്യാം]]. ഇതിനായി [http://webchat.freenode.net/?channels=wikipedia-ml ഇവിടെ ഞെക്കുക]. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. -- [[ഉപയോക്താവ്:സ്വാഗതസംഘം|സ്വാഗതസംഘം]] ([[ഉപയോക്താവിന്റെ സംവാദം:സ്വാഗതസംഘം|സംവാദം]]) 11:32, 29 ജൂൺ 2026 (UTC) 7a2q8qtwfl6oogbtgi59fi6yuez4erv പെരിങ്ങോളം 0 668992 4634197 2026-06-29T11:49:37Z Warizpgm 54697 [[പെരിങ്ങോളം]] എന്ന താൾ [[പെരിങ്ങൊളം]] എന്ന താളിനു മുകളിലേയ്ക്ക്, Warizpgm മാറ്റിയിരിക്കുന്നു: ശീർഷകം തെറ്റായി എഴുതിയിരിക്കുന്നു: പെരിങ്ങൊളം എന്നതിന്ന് പകരം പെരിങ്ങോളം എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു 4634197 wikitext text/x-wiki #തിരിച്ചുവിടുക [[പെരിങ്ങൊളം]] p8shyk9f55ia331g7wdym8s6u7yark5