വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.39.0-wmf.25 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk ജ്ഞാനപ്പാന 0 3 214658 214650 2022-08-21T06:55:24Z 116.68.73.88 /* മംഗളാചരണം */ wikitext text/x-wiki {{prettyurl|jnanappana}} {{header2 | title = ജ്ഞാനപ്പാന | genre = | author = പൂന്താനം നമ്പൂതിരി | year = | translator = | section = ജ്ഞാനപ്പാന | previous = | next = | notes = '''വൃത്തം:''' പാന / സർപ്പിണി {{ml:wikipedia}} }} <div style="float:right; padding:10px"> __TOC__ </div> <div class="prose"> ===മംഗളാചരണം=== കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ! ഗുരുനാഥൻ തുണചെയ്ക സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ! === കാലലീല === ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍{{Ref|1|1}}. === അധികാരിഭേദം === കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലർക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേകണ്ടിട്ടറിയുന്നിതു ചിലർ{{Ref|2|2}}. മനുജാതിയിൽത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോർക്കണം. പലർക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്ന ശാസ്ത്രങ്ങൾ. കർമ്മത്തിലധികാരി ജനങ്ങൾക്കു കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം. ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കു ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ. സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ{{Ref|3|3}} സംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും; === തത്ത്വവിചാരം === ചുഴന്നീടുന്ന സംസാരചക്രത്തി- ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ അറിവുള്ള മഹത്തുക്കളുണ്ടൊരു പരമാർത്ഥമരുൾചെയ്തിരിക്കുന്നു. എളുതായിട്ടു മുക്തി ലഭിപ്പാനായ്‌ ചെവി തന്നിതു കേൾപ്പിനെല്ലാവരും കൃഷ്ണാ.. നമ്മെയൊക്കെയും ബന്ധിച്ച സാധനം കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ മുന്നമിക്കണ്ട വിശ്വമശേഷവും ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌ ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ ഒന്നിനും ചെന്നു താനും വലയാതെ ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്‌{{Ref|4|4}} ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌ ഒന്നിലുമറിയാത്ത ജനങ്ങൾക്ക്‌{{Ref|5|5}} ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌ ഒന്നുപോലെയൊന്നില്ലാതെയുള്ളതി{{Ref|6|6}}- ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌ ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌ നിന്നവൻതന്നെ വിശ്വം ചമച്ചുപോൽ {{Ref|7|7}}. മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് {{Ref|8|8}}‌. === കർമ്മഗതി === മൂന്നുകൊണ്ട് ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ. പൊന്നിൻചങ്ങലയൊന്നിപ്പറഞ്ഞതി- ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ{{Ref|9|9}}. രണ്ടിനാലുമെടുത്തു പണിചെയ്ത ചങ്ങലയല്ലോ മിശ്രമാം കർമ്മവും. ബ്രഹ്‌മാവാദിയായീച്ചയെറുമ്പോളം കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും. ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു ഭുവനാന്ത്യപ്രളയം കഴിവോളം കർമ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം. ദിക്‌പാലന്മാരുമവ്വണ്ണമോരോരോ ദിക്കുതോറും തളച്ചു കിടക്കുന്നു. അല്‌പകർമ്മികളാകിയ നാമെല്ലാ- മല്‌പകാലംകൊണ്ടോരോരോ ജന്തുക്കൾ ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ. === ജീവഗതി === നരകത്തിൽക്കിടക്കുന്ന ജീവൻപോയ്‌ ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ പരിപാകവും വന്നു ക്രമത്താലേ നരജാതിയിൽ വന്നു പിറന്നിട്ടു സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു. സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ പരിപാകവുമെള്ളോളമില്ലവർ പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ ജാതരായ്‌; ദുരിതം ചെയ്തു ചത്തവർ. വന്നൊരദ്‌ദുരിതത്തിൻഫലമായി പിന്നെപ്പോയ്‌ നരകങ്ങളിൽ വീഴുന്നു{{Ref|10|10}}. സുരലോകത്തിൽനിന്നൊരു ജീവൻപോയ്‌ നരലോകേ മഹീസുരനാകുന്നു; ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു. അസുരന്മാർ സുരന്മാരായീടുന്നു; അമര‍ന്മാർ മരങ്ങളായീടുന്നു; അജം ചത്തു ഗജമായ്‌ പിറക്കുന്നു{{Ref|11|11}} ഗജം ചത്തങ്ങജവുമായീടുന്നു; നരി ചത്തു നരനായ്‌ പിറക്കുന്നു നാരി ചത്തുടനോരിയായ്‌പോകുന്നു; കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ്‌പിറക്കുന്നു; ഈച്ച ചത്തൊരു പൂച്ചയായീടുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ. കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ{{Ref|12|12}} ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ; സീമയില്ലാതോളം പല കർമ്മങ്ങൾ ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ. അങ്ങനെ ചെയ്തു നേടി മരിച്ചുട- നന്യലോകങ്ങളോരോന്നിലോരോന്നിൽ ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം. ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ. ഉടനെ വന്നു നേടുന്നു പിന്നെയും; തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു വിറ്റൂണെന്നു പറയും കണക്കിനേ. === ഭാരതമഹിമ === കർമ്മങ്ങൾക്കു വിളനിലമാകിയ{{Ref|13|13}} ജന്മദേശമിബ്ഭൂമിയറിഞ്ഞാലും. കർമ്മനാശം വരുത്തേണമെങ്കിലും ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം. ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയീജനങ്ങൾക്കും ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും വിശ്വമാതാവു ഭൂമി ശിവ ശിവ{{Ref|14|14}}. വിശ്വനാഥന്റെ മൂലപ്രകൃതിതാൻ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌. അവനീതലപാലനത്തിന്നല്ലോ അവതാരങ്ങളും പലതോർക്കുമ്പോൾ. അതുകൊണ്ടു വിശേഷിച്ചും ഭൂലോകം പതിന്നാലിലുമുത്തമമെന്നല്ലോ വേദവാദികളായ മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന ജംബുദ്വീപൊരു യോജനലക്ഷവും സപ്തദ്വീപുകളുണ്ടതിലെത്രയും ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും{{Ref|15|15}}. ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു. ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ അതിലുത്തമം ഭാരതഭൂതലം സമ്മതരായ മാമുനിശ്രേഷ്ഠന്മാർ കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു; കർമ്മബീജമതീന്നു മുളയ്ക്കേണ്ടു ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും, കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത- മിപ്രദേശമെന്നെല്ലാരുമോർക്കണം. === കലികാലമഹിമ === യുഗം നാലിലും നല്ലൂ കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാൻ. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീർത്തനമെന്നിയേ മറ്റേതുമില്ല പ്രയത്‌നമറിഞ്ഞാലും{{Ref|16|16}} അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ പതിമ്മൂന്നിലുമുള്ള ജനങ്ങളും മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ യോഗ്യത വരുത്തീടുവാൻ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷർക്കും കലിക്കും നമസ്കാരം! എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ എന്നതെന്തിനു നാം പറഞ്ഞീടുന്നു? === എന്തിന്റെ കുറവ്‌ === കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ?{{Ref|17|17}} ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും. ഹരിനാമങ്ങളില്ലാതെ പോകയോ? നരകങ്ങളിൽ പേടി കുറകയോ? നാവുകൂടാതെ ജന്മമതാകയോ? നമുക്കിന്നി വിനാശമില്ലായ്‌കയോ? കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം! === മനുഷ്യജന്മം ദുർല്ലഭം === എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം അത്ര വന്നു പിറന്നു സുകൃതത്താൽ! എത്ര ജന്മം മലത്തിൽ കഴിഞ്ഞതും എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും എത്ര ജന്മം മരങ്ങളായ്‌ നിന്നതും എത്ര ജന്മം അരിച്ചു നടന്നതും എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌ അതു വന്നിട്ടിവണ്ണം ലഭിച്ചൊരു മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം!{{Ref|18|18}} എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും. പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്‌ പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌. തന്നെത്താനഭിമാനിച്ചു പിന്നേടം തന്നെത്താനറിയാതെ കഴിയുന്നു. എത്രകാലമിരിക്കുമിനിയെന്നും സത്യമോ നമുക്കേതുമൊന്നില്ലല്ലോ{{Ref|19|19}}; നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു. ഓർത്തറിയാതെ പാടുപെടുന്നേരം{{Ref|20|20}} നേർത്തുപോകുമതെന്നേ പറയാവൂ. അത്രമാത്രമിരിക്കുന്ന നേരത്തു കീർത്തിച്ചീടുന്നതില്ല തിരുനാമം!{{Ref|21|21}} === സംസാരവർണ്ണന === സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലർ;{{Ref|22|22}} കോലകങ്ങളിൽ സേവകരായിട്ടു കോലംകെട്ടി ഞെളിയുന്നിതു ചിലർ ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ; അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ; അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ; സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ; വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രെ പറയുന്നിതു ചിലർ; കാൺക നമ്മുടെ സംസാരംകൊണ്ടത്രേ വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ; ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;{{Ref|23|23}} അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ; സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ; മത്തേഭം കൊണ്ടു കച്ചവടം ചെയ്തും ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു- മെത്ര നേടുന്നിതർത്ഥം ശിവ! ശിവ! വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു! അർത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകിൽ നൂറു മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും ആയിരം പണം കയ്യിലുണ്ടാകുമ്പോൾ അയുതമാകിലാശ്‌ചര്യമെന്നതും ആശയായുള്ള പാശമതിങ്കേന്നു വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ. സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ ചത്തുപോം നേരം വസ്ത്രമതുപോലു- മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും പശ്‌ചാത്താപമൊരെള്ളോളമില്ലാതെ വിശ്വാസപാതകത്തെക്കരുതുന്നു. വിത്തത്തിലാശപറ്റുക ഹേതുവായ്‌ സത്യത്തെ ത്യജിക്കുന്നു ചിലരഹോ! സത്യമെന്നതു ബ്രഹ്‌മമതുതന്നെ സത്യമെന്നു കരുതുന്നു സത്തുക്കൾ. വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്നിതു ചിലർ; കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം. കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും. === വൈരാഗ്യം === എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും; വന്നുവോണം കഴിഞ്ഞു വിഷുവെന്നും, വന്നില്ലല്ലോ തിരുവാതിരയെന്നും, കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും, ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ സദ്യയൊന്നുമെളുതല്ലിനിയെന്നും, ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും, കോണിക്കൽത്തന്നെ വന്ന നിലമിനി- ക്കാണമന്നന്നെടുപ്പിക്കരുതെന്നും{{Ref|24|24}}, ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം ശിവ! ശിവ! എന്തിനിത്ര പറഞ്ഞു വിശേഷിച്ചും ചിന്തിച്ചീടുവിനാവോളമെല്ലാരും. കർമ്മത്തിന്റെ വലിപ്പവുമോരോരോ ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും{{Ref|25|25}} കാലമിന്നു കലിയുഗമായതും ഭാരതഖണ്ഡത്തിന്റെ വലിപ്പവും അതിൽ വന്നു പിറന്നതുമിത്രനാൾ പഴുതേതന്നെ പോയ പ്രകാരവും ആയുസ്സിന്റെ പ്രമാണമില്ലാത്തതും ആരോഗ്യത്തോടിരിക്കുന്നവസ്ഥയും. ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ വന്നുകൂടും പുരുഷാർത്ഥമെന്നതും ഇനിയുള്ള നരകഭയങ്ങളും{{Ref|26|26}} ഇന്നു വേണ്ടുംനിരൂപണമൊക്കെയും. എന്തിനു വൃഥാ കാലം കളയുന്നു? വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊൾവിനെല്ലാരും{{Ref|27|27}} കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിന്നു നാം വൃഥാ? അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം? മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു! ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌? മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ! വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ? മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ ജായ കാട്ടും വിലാസങ്ങൾ ഗോഷ്ഠികൾ. ഭുവനത്തിലെ ഭൂതികളൊക്കെയും ഭവനം നമുക്കായതിതുതന്നെ. വിശ്വനാഥൻ പിതാവു നമുക്കെല്ലാം വിശ്വധാത്രി ചരാചരമാതാവും. അച്ഛനും പുനരമ്മയുമുണ്ടല്ലോ രക്ഷിച്ചീടുവാനുള്ളനാളൊക്കെയും. ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ. === നാമമഹിമ === സക്തികൂടാതെ നാമങ്ങളെപ്പൊഴും ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ സിദ്ധികാലം കഴിവോളമീവണ്ണം ശ്രദ്ധയോടെ വസിക്കേണമേവരും.{{Ref|28|28}} കാണാകുന്ന ചരാചരജാതിയെ നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം. ഹരിഷാശ്രുപരിപ്ലുതനായിട്ടു പരുഷാദികളൊക്കെസ്സഹിച്ചുടൻ{{Ref|29|29}} സജ്‌ജനങ്ങളെക്കാണുന്ന നേരത്തു ലജ്‌ജ കൂടാതെ വീണു നമിക്കണം. ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ മത്തനെപ്പോലെ നൃത്തം കുതിക്കണം. പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ പതിച്ചീടുന്നു ദേഹമൊരേടത്ത്‌; കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു കുതിച്ചീടുന്നു ജീവനുമപ്പൊഴേ. സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ പാത്രമായില്ലയെന്നതുകൊണ്ടേതും പരിതാപം മനസ്സിൽ മുഴുക്കേണ്ട തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:- ജാതി പാർക്കിലൊരന്ത്യജനാകിലും വേദവാദി മഹീസുരനാകിലും നാവുകൂടാതെ ജാതന്മാരാകിയ മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ{{Ref|30|30}} എണ്ണമറ്റ തിരുനാമമുള്ളതിൽ ഒന്നുമാത്രമൊരിക്കലൊരുദിനം സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും സ്വപ്നത്തിൽത്താനറിയാതെയെങ്കിലും മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും ഏതു ദിക്കിലിരിക്കിലും തന്നുടെ നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും അതുമല്ലൊരുനേരമൊരുദിനം ചെവികൊണ്ടിതു കേട്ടുവെന്നാകിലും ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌ ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ ശ്രീധരാചാര്യൻ താനും പറഞ്ഞിതു ബാദരായണൻ താനുമരുൾചെയ്തു;{{Ref|31|31}} ഗീതയും പറഞ്ഞീടുന്നതിങ്ങനെ വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.{{Ref|32|32}} മതിയുണ്ടെങ്കിലൊക്കെ മതിയിതു തിരുനാമത്തിൽ മാഹാത്‌മ്യമാമിതു പിഴയാകിലും പിഴകേടെന്നാകിലും തിരുവുള്ളമരുൾക ഭഗവാനെ.{{Ref|33|33}} </div> == പാഠഭേദങ്ങൾ == <div style="-moz-column-count:3; column-count:3;"> 1.{{footnote|1}} തോളിൽ മാറാപ്പങ്ങാക്കുന്നതും ഭവാൻ. 2.{{footnote|2}} മുമ്പേ കണ്ടങ്ങറിയുന്നിതു ചിലർ. 3.{{footnote|3}} സാംഖ്യശാസ്ത്രങ്ങൾ യോഗശാസ്ത്രങ്ങളും 4.{{footnote|4}} ഒന്നെന്നുള്ളിലുറയ്ക്കും ജനങ്ങൾക്ക് 5.{{footnote|5}} ഒന്നിലുമുറയ്ക്കാത്ത ജനങ്ങൾക്ക് 6.{{footnote|6}} ഒന്നുപോലെയൊന്നില്ലാതെ കണ്ടതിൽ 7.{{footnote|7}} നിന്നവൻതന്നെ മൂന്നായ് ചമഞ്ഞിട്ടു :മുന്നമിക്കണ്ട വിശ്വം ചമച്ചുപോൽ. 8.{{footnote|8}} ഒന്നുമില്ലപോൽ വിശ്വവുമന്നേരം 9.{{footnote|9}} ഒന്നിരുമ്പിനാൽ ഭേദമത്രേയുള്ളൂ. 10.{{footnote|10}} സുഖിച്ചീടുന്നു സത്യലോകത്തോളം :സുകൃതംചെയ്തു മേല്പ്പോട്ടു പോയവർ. :സ്വർഗത്തിങ്കലിരുന്നു രമിച്ചുടൻ :സുഖിച്ചങ്ങനെ പോയിടും കാലവും :സുകൃതങ്ങളുമൊക്കെയൊടുങ്ങിടും :പരിപാകമൊരെള്ളോളമില്ലവർ :പതിച്ചീടുന്നു നമ്മുടെ ഭൂമിയിൽ. :ദുരിതംചെയ്തു ചെയ്തവർ പിന്നെപ്പോയ് :നരകങ്ങളിൽ വെവ്വേറെ വീഴുന്നു. 11.{{footnote|11}} ഗജം ചത്തങ്ങജമായ് പിറക്കുന്നു :ദ്വിജൻ ചത്തു ദ്വിജമായ് പിറക്കുന്നു. 12.{{footnote|12}} കീഴ്മേലിങ്ങനെ മങ്ങുന്ന ജീവന്മാർ 13.{{footnote|13}} കർമ്മങ്ങൾക്കു വിഭവമതാകിയ എന്നും :കർമ്മങ്ങൾക്കു വിളഭൂമിയാകിയ എന്നും 14.{{footnote|14}} വിശ്വമാതാവ് ഭൂമി ശിവ! ശിവ! 15.{{footnote|15}} സപ്തദ്വീപുകളുള്ളതിലെത്രയും :ഉത്തമമിസ്ഥലമെന്നു വാഴ്ത്തുന്നു. 16.{{footnote|16}} തിരുനാമസങ്കീർത്തനമെന്നി മ- :റ്റേതുമില്ല പ്രയത്നമറിഞ്ഞാലും. 17.{{footnote|17}} ജന്മവും നരജന്മമതൽലയോ? 18.{{footnote|18}} എത്ര ജന്മം പറന്നുനടന്നതും :എത്ര ജന്മം മൃഗങ്ങൾ പശുക്കളായ് :മർത്ത്യജന്മത്തിൻ മുൻപേ കഴിച്ചു നാം. 19.{{footnote|19}} സിദ്ധമേ നമുക്കേതുമൊന്നില്ലല്ലോ. 20.{{footnote|20}} ഓർത്തിരിക്കാതെ പെട്ടെന്നൊരു നേരം 21.{{footnote|21}} കീർത്തിച്ചുകൊൾക നല്ല തിരുനാമം. 22.{{footnote|22}} കുഞ്ചിരാമൻ കളിക്കുന്നിതു ചിലർ. 23.{{footnote|23}} ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലർ. 24.{{footnote|24}} കാണമെന്നുമെടുപ്പിക്കരുതെന്നും 25.{{footnote|25}} ജന്മങ്ങൾ പലജാതി കഴിഞ്ഞതും 26.{{footnote|26}} ഇന്നുതെറ്റിയാലിത്രയെളുപ്പമായ് :എന്നു മേലിലീവണ്ണം വരുമെന്നും എന്ന് ഒരു ഈരടികൂടി 27.{{footnote|27}} പോയ്‌വഴിപോയി കാലംകളയാതെ 28.{{footnote|28}} സക്തികൂടാതെ നാമങ്ങളെപ്പൊഴും :കീർത്തിച്ചുംകൊണ്ടു ധാത്രിയിലാകവേ :ഭക്തിപൂണ്ടു നടക്കണം തന്നുടെ :സിദ്ധികാലം വരുവോളമേവനും. 29.{{footnote|29}} വരിഷാദികളൊക്കെ സഹിക്കണം 30.{{footnote|30}} മൂകന്മാരെയൊഴിച്ചുള്ള മാനുഷർ 31.{{footnote|31}} ബാദരായണൻതാനും വിശേഷിച്ചു :ശ്രീധരാചാര്യനും പറഞ്ഞീടുന്നു. 32.{{footnote|32}} ആമെന്നുള്ളവർ ചൊല്ലുവിൻ നാമങ്ങൾ :ആമോദത്തോടെ ചെല്ലുവിൻ ബ്രഹ്മത്തിൽ 33.{{footnote|33}} ഇതിന്മീതെ പറയാവതൊന്നില്ലാ :മതിയുണ്ടെങ്കിലൊക്കെ മതിയിതു :തിരുനാമമാഹാത്മ്യം പറഞ്ഞതു :തിരുവുള്ളമാകെന്റെ ഭഗവാനേ. </div> [[വർഗ്ഗം:സ്തോത്രകൃതികൾ]] [[വർഗ്ഗം:പൂന്താനത്തിന്റെ കൃതികൾ]] [[വർഗ്ഗം:കവിത]] ==പുറം കണ്ണികൾ== * [https://books.sayahna.org/ml/pdf/jnanappana.pdf `ജ്ഞാനപ്പാന' pdf, epub രൂപങ്ങളിൽ (സായാഹ്ന ഫൌണ്ടേഷൻ)] 7f6ynxy52eowbxhetnou6w0tk06mblk നളചരിതം നാലാം ദിവസം 0 7377 214655 153216 2022-08-20T13:08:25Z 117.217.197.117 wikitext text/x-wiki {{header | title = നളചരിതം നാലാം ദിവസം | genre = ആട്ടക്കഥ | author = ഉണ്ണായിവാര്യർ | year = | translator = | section = | previous = [[നളചരിതം മൂന്നാം ദിവസം]] | next = | notes = }} ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസം (നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായി രചിച്ചതിൽ അവസാനത്തെ ദിവസം. ഇതോടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണം) <poem> നളചരിതം ആട്ടക്കഥ നാലാം ദിവസം ഭൈരവി - ചെമ്പട ശ്ളോകം. ഖലൻകലിയകന്ന നാൾ കരളിലോർത്തു തൻ കാമിനീം നളേ കില നടേതിലും നയതി സത്വരം തം രഥം അലം ബത നിലിമ്പരും ഹൃദി പുലമ്പിനാർ വിസ്മയം വിളംബിതഗതിർബഭാവരുണസൂതനസ്തോന്മുഖൻ. 1 പദം 1 കവിവാക്യം: പ. അതിതൂർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ അനു. മധുനേർവാണീപാണിഗ്രഹണ- കുതുകവേഗാത്‌ പുളകിതരൂപൻ, അതി. ച. 1 മണിഭൂഷണമണിഞ്ഞു മെയ്യിൽ മണിചിലയുമമ്പുംകൈയ്യിൽ മനമനങ്ഗശരതീയിൽ മറുകി,യാധിയിൽ വനിതമാരണിമാണിക്കപരിണയനമനോരാജ്യം അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു. അതി. 2. ദർപ്പിതവിരോധികാലൻ, ദർപ്പകവിലുപ്തശീലൻ, ദർപ്പണദർശനലോലൻ, ദർപ്പകോജ്ജ്വലൻ, മുപ്പാരിലും പുകൾകൊണ്ട കോപ്പേൽമിഴിതൻവിരഹാത്‌ കല്പമെന്നു കല്പിപ്പവനല്പമപി കാലലവം അതി. 3. വാർഷ്ണേയൻ പറഞ്ഞുകേട്ടു വഴി കഴിഞ്ഞവാററിഞ്ഞു കോഷ്ണമാതപവും കണ്ടു കൗതുകാകുലൻ, ബാഹുകനെബ്ബഹുമാനിച്ചു വാഹനവരത്തിലൂടെ ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തിൽ. അതി. രങ്ഗം ഒന്ന്‌: കുണ്ഡിനപുരം കല്യാണ്‌ - ചെമ്പട ശ്ളോ. ഉപഗമ്യ സ കുണ്ഡിനം പുരം ത- ന്ന്രുപസഞ്ചാരവിഹീനമേവ പശ്യൻ അതികുണ്ഠമനാ ജഗാമ ചിന്താ- മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ പദം 2 ഋതുപർണ്ണൻ: (ആത്മഗതം) പ. ഉർവ്വീസുരചാപലം പെരുതേ, പാരിൽ സർവ്വവിദിതം കേവലം. അനു. നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്‌ അതിഹാസപദമാസമിതിഹാസകഥയിലും. ഉർവ്വീ. ച. 1 അബദ്ധമോതിനാൻ വന്നോരാരണൻ, വ- ന്നടുത്താനെന്നോടന്നേരം മാരനും, തൊടുത്താനമ്പുകളിദാരുണം, പേ- പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം ഉർവ്വീ. 2. മഥനംചെയ്വതിനന്യധൈര്യവും മ- ന്മഥനത്രേ പടുതയും ശൗര്യവും; അഥ നല്ലതെനിക്കെന്തു? കാര്യവും? അ- കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും. ഉർവ്വീ. 3. വിധിവിധുവിധുമൗല്യവാരിതാ മ- ദ്വിധേ പാഴായ്‌വരാ മാരശൂരതാ വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ? ഉർവ്വീ. ------------ രങ്ഗം രണ്ട്‌: ഭൈമീഗൃഹം ദമയന്തി, തോഴി പുന്നാഗവരാളി-ചെമ്പട ശ്ളോ. ­ അഥ ദമ­യന്തി താന­ഖി­ല­മേവ സുദേ­വ­മു­ഖാൽ ദ്രുത­മൃ­തു­പർണ്ണ­നി­ന്നു­വ­രു­മെ­ന്നു­പ­കർണ്ണ്യ­മുദാ അനി­തരചിന്ത­മാസ്ത മണി സൌധതലേ വിമലേ രഥഹയ­ഹേഷ കേട്ടു­ദി­ത­തോ­ഷ­മു­വാച സഖീം ദമ­യന്തി രംഗ­ത്തിന്റെ നടുവിൽ ഇരി­ക്കു­ന്നു. ചെവി­ടോർത്തും ഉൽക­ണ്ഠ­യോടും അടുത്തു തോഴി കേശിനി നിൽക്കു­ന്നു. ദമ­യന്തി പല്ലവി തീർന്നു സന്ദേ­ഹ­മെല്ലാം എൻ തോഴി­മാരേ തീർന്നു സന്ദേ­ഹ­മെല്ലാം അനു­പ­ല്ലവി തീർന്നു വിഷാ­ദ­മി­ദാനീം ഇന്നു തെളി­ഞ്ഞി­തെ­ന്നി­ലാ­ന്ദ്രാണീ ചേർന്നു പർണ്ണ­ദനാം ക്ഷോണീ­ദേ­വാണീ നേർന്ന നേർച്ച­ക­ളെല്ലാം മമ സഫ­ലാ­നി. ഭൂത­ല­നാ­ഥ­നെൻ നാഥൻ വന്നു കോസ­ല­നാ­ഥനു സൂതൻ മാത­ലി­താനും പരി­ഭൂ­ത­നാ­യി­തിന്നു മോദ­ലാഭം ബഹു­ത­ര­മ­തു­മൂലം ഈ പദം ഇരു­ന്നാ­ടു­കയും ചൊല്ലാ­യാ­ടു­കയും പതി­വു­ണ്ട്‌, ചൊല്ലിയാ­ട്ട­മാ­ണെ­ങ്കിൽ പതി­വു­പോലെ ഇര­ട്ടി­വേ­ണം. നാദ­മ­സാരം കേൾക്കായി രഥ- കേതു­വി­തല്ലോ കാണായി ചാരേ വന്ന തേരിലാരു മൂവ­രി­വർ വൈര­സേ­നി­യില്ല നീര­സ­മാ­യി. മാരു­ത­­മാ­ന­സവേഗം കണ്ടു തേര­തി­നി­ന്ന­തു­മൂലം വീര­സേ­ന­സു­ത­സാ­ര­ഥി­യു­ണ്ടിഹ ഭൂരി­യ­ത്ന­മ­ഖിലം മമ സഫ­ലം. മൂന്നാം ചര­ണ­ത്തിനു മുമ്പായി ദമ­യന്തി തേരിന്റെ കൊടി­ക്കൂ­റ­പാ­റു­ന്നതും തേരി­ലു­ള്ള­വർ ആരെന്നു സൂക്ഷി­ച്ചു­നോ­ക്കു­ന്നതും നള­നി­ല്ലെന്നുകണ്ട്‌ ഇച്ഛാ­ഭം­ഗപ്പെടുന്ന­തു­മെല്ലാം നടിയ്ക്കുന്നു. പിന്നെ സഖി­യോ­ടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാ­ണെന്ന പര­മാർത്ഥം അറി­യാൻ ഉത്സാ­ഹി­ച്ചാ­ലും. വരൂ. (കൈകോർത്തു പിടി­ച്ചു­ മാ­റി) തിര­ശ്ശീല രംഗം നാല്‌ ശങ്ക­രാ­ഭ­രണം - ചെമ്പട സായാഹ്നേസൌ പുര­മു­പ­ഗതോ മണ്ഡിതഃ കുണ്ഡി­നാഖ്യം ജ്ഞാത്വാ ഭൈമീ പരി­ണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ പൌരൈരാ­വേ­ദി­ത­നി­ജ­ഗതിം ഭീമ­മേ­ത്യർത്തു­പർണ്ണ- സ്തത്സ­ല്ക്കാ­ര­പ്ര­മു­ദി­ത­മ­നാസ്സംകഥാം തേന തേന. ഭീമരാജൻ: കിമു തവ കുശലം മനു­കു­ല­നാ­യക കിന്നു മയാ കര­ണീയം? പരി­ജ­ന­മില്ലാരും പരി­ച്ഛ­ദ­മൊ­ന്നു­മില്ല പാർത്ഥി­വേന്ദ്ര പറ­യേണം പരി­ചൊടു നിൻ വരവു കാരണം കൂടാ­തെ­യല്ല പ­ര­മൊ­ന്നു­ണ്ടു­ള്ളിൽ പ്രണയം കരു­തീ­ട്ടതും ഇതു കരു­തു­ന്നേരം കുതു­ക­മെ­നിക്കു പാരം എന്തെ­ന്നല്ലീ പറ­യാമേ പുരവും പരി­ജ­ന­വു­മി­തു­തന്നെ തനി­ക്കെന്നു പര­മാർത്ഥം ബോധിച്ചല്ലോ പരി­ചോടു വന്നു ഭവാൻ സുകൃ­തി­ഞാ­നെ­ന്നതു സംശ­യ­മേ­തു­മില്ല സൌഖ്യമായി ഹൃദയേ മേ സുകൃ­ത­മി­ല്ലാ­ത­വർക്കു സുചിരം പ്രത്നം­കൊണ്ടും സുജനസംഗ­മ­മുണ്ടോ സുല­ഭ­മായി വരുന്നൂ? ആനന്ദഭൈരവി --ചെമ്പട ഋതുപർണ്ണൻ ഭീമ­ന­രേന്ദ്ര മേ കുശലം പ്രീതി­യോടെ കേൾക്ക ഗിരം പല­നാ­ളായി ഞാനോർ­ക്കുന്നു തവ പുരേ വന്നീ­ടു­വാൻ മുറ്റു­മ­തി­ന്നയി സംഗ­തി­വന്നു മറ്റൊരു കാര്യ­മേ­തു­മില്ലാ തവ ഗുണ­ങ്ങ­ളോർക്കു­മ്പോൾ അവ­ധി­യുണ്ടോ ചൊല്ലു­വാൻ ത്വദ്വി­ധ­ന്മാ­രെ­ക്കാ­ണ്മ­തി­തല്ലോ സുകൃ­ത­സാദ്ധ്യം മറ്റേ­തു­മില്ലാ പരി­ച­യവും വേഴ്ചയും പെരി­ക­യില്ലേ നാം തമ്മിൽ പ­റ്റ­ലർകാല! ഭാഗ്യ­ലഭ്യം പാരിൽ ഭവാ­ദൃശ സംഗ­മ­മ­ല്ലോ. തിര­ശ്ശീല രംഗം അഞ്ച്‌ ദമ­യന്തി - തോഴി ഘണ്ടാരം - ചെമ്പട താമര ബന്ധു­വം­ശ­മു­ട­യോ­ര­വ­നി­പ­തി­ല­കൻ ഭീമ­ന­രേ­ന്ദ്ര­നൊ­ടു­മൊ­രു­മി­ച്ച­ര­മത കുഹ­ചിൽ ഭീമ­ജ­യാ­കി­ലാ­കു­ല­മനാ രമ­ണനെ അറി­യാ- ഞ്ഞാമ­യ­ഭൂ­മ­ധൂ­മ­മ­ലിനാ സഖിയെ നിര­ദി­ശൽ രണ്ടാം­രം­ഗ­ത്തിലെ നില­ത­ന്നെ. ദമ­യന്തി നൈരാശ്യത്തോടെ തോഴി­യോട്‌: പല്ലവി സ്വല്പ­പുണ്യ­യാ­യേൻ ഞാനോ തോഴി­യെ­ന്മെഴി കേൾ നീ അനു­പ­ല്ലവി സുപ്ര­സ­ന്ന­വ­ദനം രമണം കാണ്മ­നെന്നു കാമ­കോ­ടി­സു­ഷമം വിര­ഹമോ കഠോരം കട­ലിതു വീത­ഗാ­ധ­പാരം വിധു­ര­വി­ധു­ര­മി­തിൽ വീണുഴന്നു വിഷ­മ­മെ­ന്നു­റച്ചു വേദന പാരം വിര­വി­നൊ­ടെ­ന്നാൽ നീയ­തെല്ലാം വീര്യപു­മാനെ കാണ്മാ­നയി വേല ചെയ്യേണം വികൃ­ത­രൂ­പ­മേ­ത­തൃ­തു­പർണ്ണ- ഭൂമി­പാ­ല­സൂതം വിദിത നിഷ­ധ­പതി വീര­നെന്നു വിര­വിൽ വന്നു ചൊല്ലി ഭൂസു­ര­നേ­കൻ തിര­ക­വ­നോടു പോയി നീയ­തെല്ലാം ധീര­ന­വന്റെ മൊഴി കേട്ടു വീണ്ടു­വ­രേണം അശനശയനപാനം കഥ­മ­വ- നതു­മ­റി­ഞ്ഞീ­ടേണം ഒളി­വിൽ മരു­വി­പു­ന­രോ­ടി­വന്നു സക­ല­മാശു മമ കേശിനി ചൊല്ലേണം കള­യ­രുതേ നീ കാല­മേതും ക്ളേശ­വി­നാ­ശ­ന­ത്തിനു നൂനം കൌശല­മേ­തൽ സഖി­യോട്‌ അതു­കൊണ്ട്‌ ഇനി വേഗം നീ പോയി വരി­ക. സഖി: ഞാൻ വേഗം പോയി­വരാം എന്ന്‌ കാണിച്ച്‌ മാറി­പ്പോ­കു­ന്നു. തിര­ശ്ശീല സ്വല്പ­പു­ണ്യ­യാ­യേൻ എന്ന പദവും തീർന്ന്‌ സന്ദേ­ഹ­മെന്ന പദം­പോലെ ഇരു­ന്നി­ട്ടാടാം രംഗം ആറ്‌ ബാഹു­കൻ - കേശിനി പന്തു­വ­രാളി - ചെമ്പട പ്രിയ­ദർശ­ന­പ്ര­സി­തയാ ബത ഭീമ­ജയാ നള ഇതി ബാഹുകേ ജനി­ത­സം­ശ­യ­മാ­ന­സയാ ഇതി കില കേശിനി നിഗ­ദിതാ നള­മേ­ത്യ­ജ­വാ- ദ്രഥ­ഗ­ത­മ­ന്വയുങ്ക്ത കുശലാ കുശലം കുശലാ ബാഹു­കൻ വല­തു­വശം ഇരി­ക്കു­ന്നു. കേശിനി ഇട­ത്തു­നിന്നു പ്രവേ­­ശിച്ച്‌ അന്യോന്യം കണ്ട്‌: പല്ലവി ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം അരുടെ തേരി­തെടോ അനു­പ­ല്ലവി ദൂര­ദേ­ശ­ത്തിൽ നിന്നു വന്ന­വ­രെന്നു തോന്നി നേരു­തന്നെ ചൊല്ലേണം കാര്യമു­ണ്ടി­ങ്ങ­തി­നാൽ നിഷ്ഫ­ല­മ­ല്ല­റിക നിർബ്ബ­ന്ധ­മി­തെ­ന്നുടെ ചേല്പ്പെറും ഭൈമി­യുടെ കല്പ­ന­യാൽ ഇപ്പോളീ­യ­ന്തി­നേരം ഇപ്പുരം തന്നിലേ വ- ന്നുൾപ്പൂക്ക നിങ്ങ­ളാ­രെ­ന്നെ­പ്പേരും പറ­യേണം ബാഹു­കൻ- ഭൈരവി - ചെമ്പട പല്ലവി ഈര്യതേ എല്ലാം നേരേ ശോഭ­ന­വാണീ മുദാ അനു­പ­ല്ലവി കാര്യമെന്തു തവ ചൊല്ലെ­ന്നോടു പെരികെ വിദൂ­രാൽ വന്നോ­രല്ലോ ഞങ്ങൾ ഇവിടെവന്ന ഞങ്ങ­ളിന്നു ഋതുപർണ്ണഭൂപ സാരഥികൾ ഇരുവ­രി­ലഹം ബാഹു­ക- നെന്തു­വേണ്ടു തവ ചൊല്ലെ­ന്നോടു കേശിനി: മന്ദിരേ ചെന്നാ­ലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ മന്നി­ലി­ന്ദ്ര­നൃ­തു­പർണ്ണ­­നൃ­പ- നെന്തിങ്ങു വന്നീ­ടു­വാ- നെന്നു കേൾക്കാമോ നമ്മാ- ലന്യ­നെങ്ങു പോയ്‌ അവനെ അറിയും ചില­രി­വിടെ ബാഹു­കൻ: ധരണിപന്മാ­ര­നേകം വരു­മേ­പോൽ നീളെ­യുള്ളവർ നളനെ വെടിഞ്ഞു ദമ­യ­ന്തി­പോൽ ഭൂപ­മേകം വരി­ക്കുന്നു പോൽ കേശിനി: അക്കഥ കേട്ടോ വന്നാ­നർക്ക­കു­ലീ­നൻ മന്നൻ നില്ക്കതു മറ്റുണ്ടു ചോദി­ക്കേണ്ടു മേ ദിക്കി­ലെ­ങ്ങാനും നള­സ­ല്ക്ക­ഥ­യുണ്ടോ കേൾപ്പാൻ ദുഷ്കരം ഭൈമിയോ ജീവി­ക്കു­ന്ന­തി­ന്നേ­യോളം ഒളി­വിലുണ്ടോ ഇല്ല­യോ­വാൻ നളനെ ആർ കണ്ടു ഭൂതലേ ഉചി­തമപരവ­ര­ണോ­ദ്യമം എന്തു ഹന്ത നള­ചി­ന്തയാ പർണ്ണാദൻസാ­കേ­ത­ത്തിൽ വന്നോരു വാർത്ത­ചൊ­ന്നാ- നന്നതി­നു­ത്തരം നീ ചൊന്നാ­നേ­പോൽ ഇന്നാ­മൊ­ഴി­കൾ നീതാ­നെ­ന്നോടു പറ­യേ­ണ- മെന്നുമേ ഭൈമി­ക്കതു കർണ്ണ­പീ­യൂ­ഷ­മല്ലോ കുല­വ­ധൂനാം കോപ­മാകാ പല­രില്ലേ ലോക­സാ­ക്ഷി­കൾ ഉഭ­യ­ഭു­വ­ന­സു­ഖ­മ­ല്ലയോ വന്നു കൂടു­വ­തി­വർക്കു മേൽ ഇത്രയും പറഞ്ഞപ്പോൾ തനിക്ക്‌ കൃത്യാന്തര­ങ്ങ­ളു­ണ്ടെന്നു ബാഹു­കന്‌ ഓർമ്മ­വന്ന്‌ കേശി­നിയെ യാത്ര­യാ­ക്കു­ന്നു. അവൾ സ്ഥലം വിടാതെ ബാഹു­കൻ ചെയ്യു­ന്ന­തെല്ലാം ഒളി­ഞ്ഞു­നിന്ന്‌ കാണു­ന്നു. ബാഹു­കൻ ഋതുപർണ്ണന്റെ ഭക്ഷണം പാകം­ചെ­യ്യു­ന്നു. സ്മര­ണ­മാ­ത്ര­യിൽ വെള്ളം പാത്ര­ത്തിൽ വന്നു നിറ­യുന്നു; അഗ്നി ജ്വലി­ക്കു­ന്നു. പാകം ചെയ്ത­വി­ഭ­വ­ങ്ങൾ ഋതു­പർണ്ണന്റെ അടുത്തു കൊണ്ടു­പോയി വിള­മ്പി­ക്കൊ­ടു­ക്കു­ന്നു. ഒടുവിൽ വിശ്ര­മി­ക്കു­വാ­നായി രഥ­ത്തിൽ ചെന്നി­രി­ക്കു­മ്പോൾ വാടിയ പുഷ്പ­ങ്ങളെ കാണു­കയും അവയെ കയ്യി­ലെ­ടുത്തു തിരു­മ്മു­കയും ചെയ്ത­പ്പോൾ പൂക്കൾ വീണ്ടും ശോഭി­ക്കു­ന്നു. കേശിനി ഇതെല്ലാം നോക്കി­ക്കണ്ട്‌ പിൻമാ­റു­ന്നു. ബാഹു­കൻ വിശ്ര­മി­ക്കു­ന്നു. - തിര­ശ്ശീ­ല- രംഗം ഏഴ്‌ ദമ­യ­ന്തി, കേശിനി ദർബാർ-ചെ­മ്പട വെളി­ച്ചമേ ചെന്നു തിര­ഞ്ഞൊ­രോന്നേ കളി­ച്ച­വൻ ചൊന്നതു കേട്ടു പോന്നു ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി വിളിച്ചു ഭൈമീം വിജനേ പറ­ഞ്ഞാൾ ദമ­യന്തി ചിന്താ­മ­ഗ്ന­യായി വല­തു­വശം ഇരി­ക്കു­ന്നു. കേശിനി പതി­വ­നു­സ­രിച്ച്‌ പ്രവേ­ശിച്ചു വന്ദിച്ച്‌ പല്ലവി പൂമാതിനൊത്തചാരുതനോ, വൈദർഭി, കേൾനീ, പുരുഷരത്നമീ ബാഹുകനോ, ധീമാ­ന­വ­നെ­ന്നോട്‌ നാമവും വാർത്തയും ചൊന്നാൻ....പൂ നള­നി­ല്ലൊ­ര­പ­രാധം പോൽ ഉണ്ടെന്നാ­കിലും കുല­നാ­രി­ക്ക­രുതു കോപംപോൽ ഖല­നല്ല വാക്കു­കേ­ട്ടാൽ ഛല­മു­ണ്ടെ­ന്നതും തോന്നാ പല­തും­പ­റഞ്ഞു പിന്നെ ഫലി­ത­മത്രെ പാർത്തോളം അന്നാ­ദി­പാ­ക­സം­ഭാരം സ്വാമി­നി­യോ­ഗാൽ വന്നതു കണ്ടേ­ന­ന്നേരം കുഭേ നിറഞ്ഞു നീരം കുതുക­മെത്രയും­ പാരം ദംഭം­കൂ­ടാതെ ഘോരം ദഹ­നൻ കത്തി­യു­ദാരം വേഗേന വച്ച­ങ്ങൊ­രു­ങ്ങി­ക്കൊ­ണ്ടങ്ങു ചെന്നു സാകേ­ത­പ­തിയെ വണങ്ങി പോന്നു തേരി­ലൊ­തുങ്ങി പൂനി­ര­ക­ണ്ടു­മങ്ങി അവ­മർദ്ദനം തുടിങ്ങീ അവ­ക­ള­പ്പോൾ വിളങ്ങി കേശി­നിയെ പറ­ഞ്ഞ­യച്ച്‌ ദമ­യന്തി (ഇ­രു­ന്നു­കൊ­ണ്ട്‌) ചിന്ത മുഖാരി - ചെമ്പട അത്യാ­ശ്ചർയ്യം വൈഭവം ബാഹു­കീയം ദൂത്യാ­പ്രീത്യാ വേദിതം ഭീമ­പുത്രീ സാത്യാ­നന്ദം കേട്ട­നേരം നിനച്ചു മൂർത്ത്യാ ഗൂഢം പ്രപ്ത­മേവ സ്വകാന്തം സ്വഗതം പല്ലവി നൈഷ­ധ­നി­വൻ താനൊ- രീഷ­ലില്ല മേ നിർണ്ണയം അനു­പ­ല്ലവി വേഷമീ­വ­ണ്ണ­മാ­കിൽ ദോഷ­മെ­ന്തെ­നി­ക്കി­പ്പോൾ ഒന്നേ നിന­യ്ക്കു­ന്നേരം മൊഴിയെ നളി­നി­തെന്നു തന്നേ ഉറ­പ്പ­തു­ള്ളിൽ വഴിയെ വേഷം കാണു­മ്പോൾ വന്നീടാ തോഷം നിന്നാ­ലൊ­ഴിയെ വന്നി­തെൻ പ്രാണ- സന്ദേ­ഹ­മാ­പ­ത്സിന്ധു ചൂഴിയേ തോന്നു­ന്ന­തെ­ല്ലാ­മു­ണ്മയോ നേരാരു ചൊല്ലു­വ­ത­മ്മയോ ഇവനോ ചേർന്നാൽ നന്മയോ ചാരി­ത്ര­ത്തിന്‌ വെണ്മയോ അറി­യാ­വ­തല്ലേ മാതാ­വെ­ച്ചെന്നു കാണ്മ­നിന്നേ ത്രൈലോ­ക്യ­ത്തിന്നു മാതാവെ ചിന്തിച്ചു ഞാൻ മുന്നേ നന്മയ്ക്കു ലോക­നാ­ഥാ­നു­ഗ്രഹം പോരു­മൊന്നേ ധർമ്മ­സ­ങ്കടേ മാ­താ­വെ­നിക്കു നളൻതന്നെ അതി­ലോ­ക­ര­മ്യ­ചേ­ഷ്ടി­തൻ ഹത­ദൈ­വ­പാ­ശ­വേ­ഷ്ടി­തൻ ഖല­നാ­ശ­യാ­ഗ­ദീ­ക്ഷി­തൻ അനു­പേ­ക്ഷ­ണീ­യൻ വീക്ഷി­തൻ വേഷ­പ്ര­ച്ഛ­ന്നൻ എൻ കാന്ത­നെ­ന്നോ­ടു­ണ്ടോ വൈരം ഇല്ലെ­ന്നി­രി­ക്കി- ലെന്തേ തുടങ്ങി ഇപ്ര­കാരം എനിക്കു ഘോര­വ­ങ്കാ­ട്ടിൽ ആരു­പോൽ പരി­വാരം ഏതു ചെയ്താലും വന്ദി­പ്പ­തി­നി­ങ്ങ­ധി­കാരം പാപമേ താപ­കാ­രണം അതെ­ല്ലാ­മിന്നു തീരണം വിരഹം മേ മർമ്മ­ദാ­രണം അതി­ലേറെ നല്ലു മാരണം അതി­ദാ­രുണം അതി­നാൽ വിവ­ര­മെല്ലാം അമ്മയെ അറി­യി­ക്കട്ടെ എന്നു കാണിച്ച്‌ രംഗം വിടു­ന്നു. തിര­ശ്ശീല രംഗം എട്ട്‌ ബാഹു­കൻ, ദ­മ­യന്തി തോടി - ചെമ്പട പ്രീതേയം പ്രിയ­ദർശ­ന­ത്തി­നു­ഴ­റി­പ്പീഡാം വെടി­ഞ്ഞാ­ശു- പോ­യ്‌ മാതാവോ­ടു­മിദം പറ­ഞ്ഞ­നു­മതിം മേടി­ച്ചു­ടൻ ഭീമജാ മോദാൽ പ്രേക്ഷി­ത­കേ­ശി­നീ­മൊ­ഴി­കൾ കേട്ട­ഭ്യാ­ഗ­തം- ബാഹുകം ജാതാ­കൂ­ത­ശ­താ­നു­താ­പ­മ­സൃണാ കേണേ­വ­മൂചേ ഗിരം ദമ­യന്തി ഇട­ത്തു­വശം നില്ക്കു­ന്നു. ബാഹു­കൻ ഇട­ത്തു­നിന്ന്‌ പ്രവേ­ശിച്ച്‌ വല­ത്തു­വന്നു നില്ക്കു­ന്നു, ദമ­യന്തി വന്ദിച്ച്‌ പല്ലവി എങ്ങാ­നു­മുണ്ടോ കണ്ടു തുംഗാ­നു­ഭാ­വനാം നിൻ ചങ്ങാ­തി­യാ­യു­ള്ള­വനേ അനു­പ­ല്ലവി അംഗാ­ര­ന­ദി­യിൽ ബഹു­ത­രം­ഗാ­വ­ലി­യിൽ ഞാനോ മുങ്ങാ­വതോ മുങ്ങി മങ്ങി­നേ­ന­റി­യാ­ഞ്ഞേ­നേതും സാവേരി - ചെമ്പട പല്ലവി ആന്ദ­തു­ന്ദി­ല­നായി വന്നി­താശു ഞാൻ ആപ­ന്ന­നെ­ന്നാ­കിലും അനു­പ­ല്ലവി നൂനം നിന­ച്ചോ­ഴ­മി­ല്ലൂനം ശിവ­ചി­ന്ത­ന­നി­യ­മിഷു ജാനന്തം ക്രാന്ത്വാ ബത മാം ഖല­മ­തി­ര­ത­നു­ത­ക­ലി­രപി മയി പദം നിജ­രാജ്യം കൈവെ­ടിഞ്ഞു വന­രാ­ജ്യവാ­സി­യാ­യേൻ ഹവിരാജ്യ­പ്ര­സ­ന്ന­ദേവം രവി­രാജ്യം വാണേൻ അവശം മാം വെടി­ഞ്ഞു­പോയി തവ ശാപാ­ക്രാ­ന്ത­നായി കലി­യ­കലേ അഹ­മ­ബലേ വന്നിതു സുന്ദരി നിന്ന­രി­കി­ന്നി­നി- യൊരു­വർ പിരി­വർ ഉയിർവേ­ര­റവേ നിറവേ കുറവേ വില­പി­ത­മി­തു­മതി വിള­വ­തു­സു­ഖ­മിനി ദൈവാ­ലൊ­രു­ഗതി മതി ധൃതി­ഹതി ദമയന്തി പ്രേമാ­നു­രാ­ഗിണീ ഞാൻ വാമാ രമ­ണി­യ­ശീല ത്വാമാ­ത­നോമി ഹൃദി സോമാ­ഭി­രാ­മ­മുഖ ശ്യാമാ ശശിനം രജ­നീ­വാ­മാ­ക­ലി­ത­മുപൈതു- കാമാ ഗത­യാമാ കാമിനീ നിന്നോ­ടയി ഞാൻ ക്ഷണ­മപി പിരി­ഞ്ഞറിവേനോ കാമ­നീ­യ­ക­വി­ഹാ­ര­നി­കേത ഗ്രാമ­ന­ഗര കാന­ന­മെ­ല്ലാമേ ഭൂമി­ദേ­വർ പല­രെ­യു­മ­യച്ചു ചിരം ത്വാമഹോ തിര­ഞ്ഞേൻ ബഹു കര­ഞ്ഞേൻ എന്ന­താ­രോ­ടിന്നു ചൊൽവതു വ്യാപാരം വചനം വയ­സ്സി­വ­ക­ളോർക്കു­മ്പോ- ളിവൻ നൈഷ­ധൻ ശോഭാ­രം­ഗ­മൊ­രം­ഗ­മു­ള്ള­തെവിടെപ്പോ­യെ- ന്നു ചിന്താ­കുലാം ഭൂപാ­ലൻ ഭുജ­ഗേ­ന്ദ്ര­ത്തവസനം ചാർത്തി സ്വമൂർത്തിം വഹൻ കോപാ­രം­ഭ­ക­ടൂ­ക്തി­കൊണ്ടു ദയി­താ­മേവം പറ­ഞ്ഞീ­ടി­നാൻ ബാഹു­കൻ കാർക്കോ­ട­കൻ കൊടുത്ത വസ്ത്രം എടുത്ത്‌ സ്മരിച്ച്‌ ധരി­ക്കു­ന്നു. അപ്പോൾ പൂർവ്വ­രൂ­പ­ലാ­വണ്യം ലഭി­ക്കു­ന്നു. ദമ­യന്തി അതു കണ്ട്‌ സന്തോ­ഷ­ത്തോടെ അടു­ത്ത­പ്പോൾ ബാഹു­കൻ അല്പം കോപ­ത്തോടെ: സ്ഥിര­ബോ­ധം­മാഞ്ഞു നിന്നോ­ട­പ­രാധം ഭൂരി­ചെയ്തേൻ അവ­രോധം ഭൂമി­പാ­നാ­മ­വി­രോ­ധ­മായം അധികം കേള­ധർമ്മ­മെ­ല്ലാ­മ­റി­വേ­നാ­സ്താ­മി­തെല്ലാം സമു­ചി­തമേ ദയി­ത­തമേ നന്നിതു സുന്ദരി നിൻ തൊഴിൽ നിർണ്ണയ - മപരം നൃവരം വരിതും യതസേ യദയേ വിദയേ നിര­വധി നരപതി വരു­വ­തി­നിഹ പുരി വാചാ തവ മനു­കു­ല­പതി വന്നു ദമ­യന്തി: മുന്നേ ഗുണ­ങ്ങൾ കേട്ടു തന്നേ മന­മങ്ങു പോന്നു പിന്നെ അര­യന്നം വന്നു നിന്നെ സ്തു­തി­ചെയ്തു തന്നെ അതു­കേട്ടു ഞാനു­മന്നേ വരി­ച്ചേൻ മനസി നിന്നെ പു­ന­രെന്നേ ഇന്ദ്ര­ന­ഗ്നി­യ­മ­നർണ്ണ­സാ­മ­ധി­പനും കനി­ഞ്ഞി­രന്നു എന്ന­തൊന്നുംകൊണ്ടു­മു­ള്ളി­ല­ന്നു- മഭി­ന്ന­നിർണ്ണ­യ­മ­നി­ഹ്നു­ത­രാഗം മന്ന­വർ തിലക സമു­ന്നതം സദസി വന്നു മാല­യാലെ വരിച്ചു കാലേ എന്ന­പോലെ ഇന്നു വേല എ­ങ്ങാ­യി­രുന്നു തുണ ഇങ്ങാ­രി­നി­ക്കി­തയ്യോ ശൃംഗാര വീര്യവാ­രി­ധേ നളൻ: അഭി­ലാ­ഷം­കൊ­ണ്ടു­തന്നെ ഗുണദോഷം വേദ്യ­മല്ല പര­ദോഷം പാർത്തു­കാ­ണ്മാൻ വിരു­താർക്കില്ലാത്തു തരു­ണീനാം മന­സ്സിൽ മേവും കുടി­ല­ങ്ങ­ളാ­ര­റിഞ്ഞൂ തവ തു മതം മമ വിദിതം നല്ല­തു ചൊല്ലു­വ­തി­നി­ല്ലൊരു കില്ലിനി ഉചിതം രുചിതം ദയിതം ഭജ തം പ്രസിതം പ്രഥിതം രതി­ര­ണ­വി­ഹ­ര­ണ­വി­ത­രണചണ­നി­വൻ ഭൂമാ­വിഹ അണക നീയ­വ­നോടു ദമയന്തി നാഥാ നിന്നെ­ക്കാ­ണാഞ്ഞു ഭീതാ ഞാൻ കണ്ട­വഴി - യേതാ­കി­ലെന്തു ദോഷം മാതാ­വി­നിക്കു സാക്ഷി­ഭൂതാ ഞാനത്രേ സാപ­രാധാ - യെന്നാ­കിൽ ഞാന­ഖേദാ ധൃത­മോദാ ചൂത­സാ­യ­ക­മ­ജാ­ത­നാ­ശ­ത­നു­മാ­ദ­രേ­ണ­കാ­ണ്മാൻ കൌതുകേന ചെയ്തു­പോയ പിഴ­യൊ­ഴി­ഞ്ഞേ­തു­മി­ല്ലി- വിടെ കൈത­വ­മോർത്താൽ താത­നു­മ­റി­കി­ലി­തേ­തു­മാകാ ദൃഢ­ബോ­ധ­മി­ങ്ങു­തന്നെ വരി­ക്ക­യെന്നെ നേരേ­നിന്നു നേരു­ചൊ­ന്നതും നേരു­ചൊ­ന്നതും എന്നാടി കലാ­ശിച്ചു നളനെ നമ­സ്ക­രി­ക്കു­ന്നു. ഞാൻ പറ­ഞ്ഞതു സത്യ­മ­ല്ലെ­ങ്കിൽ വായു­ഭ­ഗ­വാൻ എന്റെ പ്രാണനെ അപ­ഹ­രിച്ചു കൊള്ളട്ടെ എന്നു കാണിച്ച്‌ നമ­സ്ക­രി­ക്കു­ന്നു. ബാഹു­കൻ ഇതി­കർത്ത­വ്യതാ മൂഢതയോടെ ഉദാ­സീ­ന­നായി കാണപ്പെ­ടു­ന്നു. കേദാ­ര­ഗൗളം ആത്താ­ന­ന്ദാ­തി­രേകം പ്രിയ­ത­മ­സു­ചി­രാ- കാംക്ഷി­താ­ലോ­ക­ലാ­ഭാൽ കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും വാക്കു കേട്ടോരു­നേരം ആസ്തായം സ്വൈരി­ണീ­സം­ഗ­മ­ക­ലു­ഷ­ല­വാ- പാചി­കീർഷു­സ്ത­ദാ­നീ- മാസ്ഥാം കൈവിട്ടു നില്ക്കും നള­നൊരു മൊഴി­കേൾ- ക്കായി­താ­കാ­ശ­മ­ദ്ധ്യേ. ഇന്ദളം വാതോഹം ശൃണു നള ഭൂത­വൃ­ന്ദ­സാക്ഷീ രാജർഷേ തവ മഹിഷീ വ്യപേ­ത­ദോഷാ ആശങ്കാം ജഹിഹി പുനർവ്വി­വാ­ഹ­വാർത്താം ദ്രഷ്ടും ത്വാമു­ചി­ത­മു­പാ­യ­മൈ­ക്ഷ­തേയം (ചെണ്ട വല­ന്ത­ല) ശംഖ്‌, പുഷ്പ­വൃഷ്ടി അത്ഭു­ത­ത്തോടെ നളൻ അശ­രീ­രി­വാക്ക്‌ ശ്രദ്ധി­ക്കു­ന്നു. നളൻ ഏറ്റവും സന്തോ­ഷ­ത്തോടും സ്നേഹ­ത്തോടും ദമ­യ­ന്തിയെ എഴു­ന്നേ­ല്പിച്ച്‌ ആലിം­ഗനം ചെയ്തു സന്തോ­ഷി­പ്പി­ക്കു­ന്നു. തിര­ശ്ശീല രങ്ഗം എട്ട്‌: ഭീമന്റെ കൊട്ടാരം ബാഹുകൻ, ഭീമൻ സൗരാഷ്ട്രം-ചെമ്പട ശ്ശോ. ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീ- വേ, തി വിദ്യാധരന്മാർ കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾ- ക്കായി മങ്ഗല്യവാദ്യം, ആലോക്യാശ്ചര്യമേവം നിരവധി നിഷധാ- ധീശനും പേശലാങ്ഗീ- മാലിങ്ഗ്യാലിങ്ഗ്യ പുത്രാവപി സമമഖിലൈഃ പ്രാപ ഭീമം പ്രസന്നം പദം 13 ഭീമൻ: പ. സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ ഇല്ലിനി മരിക്കിലും ക്ഷതി. അനു. ഇഹലോകമിത,ഫലം മതമഖിലം, അവലോകിതമഥ നിന്മുഖകമലം. ച.1 ജീവിതമായതെനിക്കിവളേ കേൾ ശ്രീവീരസേനനു നീയിവ ലോകേ, ദൈവതകാരുണ്യംകൊണ്ടു വിലോകേ ദിവസമന്വാധികൾ സന്തി ന കേ കേ? യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം, പണ്ടേ മമ ഭാവമുരുദയം, നാരീരത്നം മൂവുലകിലിയം, ഏവമേവ നീ, വിശേഷപൂരുഷ, ജീവലോകപാവനാത്മപൗരുഷ, ജീവ ചിരായ നിരായമയമൂഴിയിൽ, മാ വിയോഗം വ്രജതമൊരുപൊഴുതും, ആവിലമാകരുതാശയമാർക്കും ഉഭാവിമൗ വാം വിധി തന്നു മമ നിധ സഫലം. നളൻ 2. ദ്വാപരസേവിതനാം കലി വന്നു, ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു; പാപമൊന്നിലങ്ങാശ വളർന്നു; പറവതിതെന്തു? സുഖങ്ങളകന്നു; നാടും നഗരവും എഴുനിലമാടശിഖരവും എല്ലാം വിട്ടു മാടുനികരവും; നിവാസമായ്ക്കാടും കുഹരവും, ഭൂപലോകദീപമേ, നിനക്കൊരു കോപശാപരോപലക്ഷമായഹം, താവകമെയ്യിലണഞ്ഞി, നിമേൽ പറയാവതോ, ശിവവൈഭവം ആയതു- മാവതുമില്ലിഹ, ദൈവവിരോധമി- തേ വരുത്തൂ ഇതി പറവതിനരിമ. സഫലം. ഭീമൻ: 3 വീരസേനാത്മജ, വില്ലാളിമൗലേ, വീര്യവതാം വരും വിപത്തുമപ്പോലേ; സൂര്യസോമന്മാർക്കു രാഹുവിനാലേ, സുനയ, നിനക്കു വന്ന തുയർ കലിയാലേ. പോക സാ കഥാ, ഭവാനിനി മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ; ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക- തസ്തമേതി മുക്തി ചേദുദേതി, വാ- മത്തലിതോർത്തോളമിത്തൊഴിൽ തോന്നിയ- താസ്തികോത്തമ, കീർത്തിമതാംവര, പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ കാത്തുകൊള്ളുവാൻ മതി തവ മതിഗതി. സഫലം രങ്ഗം ഒൻപത്‌: കുണ്ഡിനരാജധാനി നളൻ, ഋതുപർണ്ണൻ മോഹനം- അടന്ത ശ്ളോ. ഭീമേ ജാമാതൃസന്ദർശനമുദിതമതൗ തന്മതേനോന്മയൂഖ- ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർ- ക്കേന്ദുതാരേ പുരേസ്മിൻ പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ ഹന്ത! ദിഷ്ട്യേതി പൗരൈർ- ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ ണ്ണോവദത്‌ പുണ്യകീർത്തിം. പദം 14. ഋതുപർണ്ണൻ പ. ഈശ്വരകാരുണ്യം കൊണ്ടേ നിഷ- ധേശ്വര, നിന്നെ ഞാൻ കണ്ടേൻ. അനു. ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ തനുജിതകാമൻ പണ്ടേ മഹീതലസോമൻ പണ്ടേ പാർക്കിൽ. ഈ ച.1 എന്തെല്ലാം ചെയ്തേനപരാധം നിന- ക്കെന്നു നമുക്കില്ല ബോധം, എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം, നീയെൻ തലയിൽ വയ്ക്ക പാദം; എന്നിയില്ലാധിതണുപ്പനല്പം, എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം. ഈ 2 മൂർത്തികണ്ടാലഭിരാമൻ, വിദ്യ- യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ മൈത്രമിനി വേണം ധീമൻ! എന്നും, നാത്ര ശങ്കാ പുണ്യനാമൻ! വാസ്തവമോർക്കിലുദർക്കമനർഘം, ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം. ഈ 3 പരിതാപം പോയങ്ങകന്നു, നമ്മിൽ പരിചയവായ്പുമിയന്നു, അസ്മത്‌- പരിപന്ഥികൾ പോയമർന്നു, ദൈവ- പരിണാമം നന്നെന്നു വന്നു. പരിതോഷമുള്ളിലെഴുന്നുയരുന്നു, പരമതുകൊണ്ടു ഞാനിന്നിതിരന്നു. ഈ പദം 15 നളൻ: പ. പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ അനു. കാമരമ്യകളേബര, താമരബന്ധുകുലവര, പ്രേമ. ച. 1 അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു- കൊണ്ടത്രേ വീര്യവാരിനിധേ, അമ്പെഴും നിൻമുമ്പിൽനിന്ന, നൃതം പറഞ്ഞീലേ ഞാൻ ധീരമതേ, അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ, അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത, വൈരിതതേ, രസസാരരതേ, പരം. പ്രേമ. 2 അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ; അതുമൂലം നിന്നെസ്സേവിച്ചയി, നിന്മതങ്ങളെ ഞാ- നനുസരിച്ചേൻ, അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ, അതു നിനച്ചേൻ, അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു- മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം. പ്രേമ. 3 അക്ഷഹൃദയം വിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം, അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം, അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം; അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,- സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി പ്രേമ. രങ്ഗം പത്ത്‌: ഭൈമിയുടെ അന്തഃപുരം കേദാരഗ്ഡം-ചെമ്പട ശ്ളോ. ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർ- ണ്ണന്നു നല്കീ മുഹൂർത്തേ ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം പുക്കു സാകേതനാഥൻ, വൈവർണ്ണ്യം നീക്കി വാണു രമണിയൊടു നളൻ കുണ്ഡിനേ മാസമാത്രം, താവന്നിർവ്യാജരാഗം രഹസി ദയിതതോ- ടേവമൂചേ കദാചിത്‌. പദം 16 നളൻ: പ. വല്ലഭേ, മമ വാക്കുകേൾക്ക നീ വനിതാരത്നമേ അനു. കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ, ച. 1 കാലം കല്യാണി, മൂന്നു വർഷമായി നമ്മുടെ രാജ്യം ഖലനനുഭവിക്കുന്നൂ കൃതഹർഷനായി തസ്കരനായ പുഷ്കരൻ കലി തുണയ്ക്കയാൽ ബലപുഷ്കലൻ, കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ, തദ്വധം ന ദുഷ്കരം. വല്ലഭേ. 2. സ്വൈരം നീ വാഴ്ക താതനിലയനേ സുതരോടും കൂടെ സുഭഗേ, ചില ദിനമിവിടെ സുവദനേ, ഞാൻ ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം താവകമിഹ സദനം പ്രീതനാഗരികജനം വല്ലഭേ. ദമയന്തി: 3. നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന നഹി മേ സന്താപമന്തം വരികിലോ, സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം, പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ, പ. വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം. രങ്ഗം പതിനൊന്ന്‌: നിഷധ രാജധാനി ശങ്കരാഭരണം - അടന്ത ശ്ളോ. ആമന്ത്ര്യ കാന്താം വിരഹാസഹാം താം ഭീമം തതോന്യാനപി നൈഷധോസൗ ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ ഹേമന്തവത്‌ പുഷ്കരഹാനയേഗാത്‌. 16 പദം 17 നളൻ: പ. അതിപ്രൗഢാ, അരികിൽ വാടാ, ചൂതു പൊരുവാനായ്‌ അതിപ്രൗഢാ, അരികിൽ വാടാ അനു. മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല. അതി. ച. 1 ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ,മതിനു പണയം പറയാ,മതു ധരിക്കേണം, ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം. അതി. 2. പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു, രണ്ടാമതും നേടിനേൻ കനക്കെ ഞാൻ. മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ. അതി. 3. ദ്യൂതമിനിത്തുടർന്നാലപജയമെന്നു ചേതസി നിനയ്ക്ക നീ, യദി ഭയം നീ തരിക മേ മഹംരണമയം എനിക്കോ ഭേദമില്ലോ,രുപോലെ തദൂഭയം ദൃഢജയം അതി. ശ്ളോ. ധീരോദാത്തഗുണോത്തരോദ്ധുരസുസം- രബ്ധോദ്ധതാർത്ഥാം ഗിരാം സ്വൈരാരാദ്ധവിധാതൃദാരവിഹിതോ- ദാരപ്രസാദാന്മുഖാത്‌ ആരാദാർത്തമനാ മനാങ്ങ്നിശമയൻ മനാഭിമാനോന്മനാ ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേ- ത്യാഭാഷതേ നൈഷധം. പദം 18 പുഷ്കരൻ: പ. നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര, അനു. നയനിധേ, നീയും ഞാനും നവനവനൈപുണം ദേവനരണം ഇന്നു ചെയ്തീടണം. നന്നേ. ച. 1 മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി, മുദ്രിതമതിരഹമതിതരാം, ഉദ്രിക്തമായതു മദ്ബലംബഹു- വിദിതചര,മിനി ദേവനേ ജയമെങ്കിലെന്തിനു ശങ്കയിന്നിഹ? നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ വന്നാനേ, നന്നധികം, ഒന്നു നിർണ്ണയം വീരസേനനന്ദന, മൂഢ, മൂഢ.... നന്നേ. 2. പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക പൂവലണിതനുരമണിയൊഴിയവേ, ബുദ്ധിശക്തിയുമസ്തമിച്ചിതു താവും വസനമോ ഭൂഷണങ്ങളോ നാവോ വാണിയോ ഭീമസേനയോ പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക, പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ സമ്പ്രതി തരുവാനോ നീ വന്നു? നേരറിഞ്ഞേ നേ നള! വെരസേനേ, നന്നേ. നളൻ: 3. പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ? പേടി ലവമതു പോയിതോ തവ പേശലാങ്ഗി മത്പ്രേയസീം പ്രതി? പാടവം കപടത്തിനെന്നിയേ എന്തിനുള്ളതു ഹന്ത തേ? വദ. കൂടസാക്ഷിയല്ലയോ, നീയെടാ? നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ നീചമാനസ, നിന്നെ വീടുവാനോ? പ. നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന! രങ്ഗം പന്ത്രണ്ട്‌: നിഷധരാജഗൃഹം തോടി - ചെമ്പട ശ്ളോ. വാദിച്ചേവം കയർത്തൂ വടിവൊടിരുവരും ചൂതിനായങ്ങെതിർത്തൂ മോദിച്ചേ വന്നടുത്തൂ പലരുമിഹ നള- ന്നന്നു ദാക്ഷ്യം പെരുത്തൂ ബാധിച്ചോനെക്കെടുത്തൂ ബഹുജനനടുവേ വൈരമുൾക്കൊണ്ടടുത്തൂ, ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം പാരമാടൽപ്പെടുത്തൂ. 18 പദം 19 നളൻ പ. ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ ദുർമ്മതേ, നീച, ചിരായ വേപസേ കിം? അനു. ആവിലിതശശികുലം അതിചപലമാശു നിന്നെ ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം? അപരാധജാതമേതേതുവിധം മമ! ജീവിതം. ച. കൊല്ലുവാനിന്നല്ല, ദുരാശയ, കോപമധികമുണ്ടെങ്കിലും എനി- ക്കല്ലയോ പണയം വച്ചു ചൂതിനി- ങ്ങുള്ളൊരു ധനചയം ജീവനും, നവ- പല്ലവാങ്ഗി മധുരവാണി ഭൈമിയു- മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു നല്ല ശിക്ഷയെന്തു വേണ്ടുവെന്നതു നിധനമെങ്കിലതു നമുക്കു ചേർന്നതും. ജീവിതം. 2. ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ, ന തവ കേൾ കുശലതാ, കലി- ദുഷ്ടമായി മന്മാനസമനുദിന- മിന്നിതകതളിരിലവഗതം, തവ പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര- മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു- മൊട്ടുമില്ല ശിഷ്ടലോകകൗതുകം കരിണമേവ ഹരി ന ഹന്തി കിരിമപി. ജീവിതം. 3. നീരസം നിന്ദാപദമതിതരാം വീരസേനസുതനേകദാ കൃത- വൈരമാതുരം ഭ്രാതരം കൊന്നു ചുതു പൊരുതു ബത രോഷിതനായി തി പാരിലിന്നു വീരമായ പരിഷകൾ പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു പാരമിങ്ങസാരതേതി ചേതസി ഭാവനാ ഭവാനു ജീവനൗഷധം. ജീവിതം. മോഹനം- ചെമ്പട ശ്ളോ. കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന- ങ്ങുല്ലാസത്തോടോർത്തു നിന്നൂ നളൻതാൻ നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ കല്യാണാത്മ ഹംസരാജാ ബഭാഷേ. പദം 20 ഹംസം: പ നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര, നീ ജയിക്ക നയവാരിധേ, അനു. ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ വിഷമങ്ങൾ തീർന്നു തേ വീര്യമുണ്ടായ്വരിക. നിഷ. 1 ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ? എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും, വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തു ഫലം? എന്തുചൊല്വൂ, അന്യായം നിന്നോടു കലിവിരോധം. നിഷ. 2 നളിനഭവനിലയനാൽ ഞാനിഹാഗതനായി, നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ: നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ നവനവവിഭൂതിരസമനുഭവിച്ചു വസിക്ക എന്നു നിഷ. 3 പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ: ഭുജബലനിധേ, വധിയായ്ക പുഷ്കരനെ എന്ന്‌. ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ തി ഭുവനപതിയനുഗ്രഹിച്ചു ഭൂപ, തേ കുശലമസ്തു. നിഷ. പന്തുവരാളി- പഞ്ചാരി പദം 21 നളൻ: പ. സ്വാഗതം ദയാപയോനിധേ, ഹംസരാജ, ഭാഗധേയപൂരവാരിധേ, അനു. ഏകതാനതാ നിനക്കു ശോകതാനവേ മമൈവ. സ്വാ. ച. 1 എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു ധന്യചരിത, വന്നതിന്നു നന്നുനന്നഹോ! മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു, വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ! സ്വാ. 2. പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത! പുഷ്കരാ,ഭവാനെ ഞാൻ വിധിക്കയില്ലിനി; ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന. പ. പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു പൂർവ്വതോപി പ്രചുരകൗതുകം. പുഷ്കരൻ: 3. ക്ഷോണിതപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു കാണതഖിലവും നരേന്ദ്ര, കലിവിലാസമേ. പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ, നൂനം ഭവദധീനം നിധനമവനമെങ്കിലും. പ. അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ. സൗരാഷ്ട്രം - അടന്ത ശ്ളോ. പുഷ്കരൻ മനസി പുഷ്കലമോദം പുക്കു വാണു നിജമേവ നികേതം സത്കൃതിം നളകൃതാം സ ഗൃഹീത്വാ തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ 20 പദം 22 ഹംസം: പ. അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം. അനു. അകിലിൻ മണമെഴും നിൻഗുണപരിമളം അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം. അഖിലം. 1. അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ- ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ, ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം ജാതിചാപല്യമോ നമുക്കു പണ്ടേ, സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ സുതനോടും നിജസുതനോടും സഹ സുതനു ഭൈമി വരായ്കയാൽ. അഖിലം. (മോഹനം) നളൻ: 2. അരികത്തു വന്നിരിക്ക സഖേ, ഹംസ, പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ, നരകത്തിൽനിന്നു കരയേറിനേനറിക അരികിൽ തലോദരി വരികിലിപ്പോൾ സരസിജാസനശാസനം മമ ശിരസി ഭൂഷണമാക്കി നീയിഹ ഹരിണനേർമിഴി ഭൈമി വരുവോള- മരികിൽ മമ വാസം പിരികൊല്ലാ. അഖിലം. ഹംസം: 3. ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക മുനിവരൻ നാരദനിതാ വരുന്നൂ; ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ- കണിക പിന്നെയില്ല കണികാണുവാൻ. മനുജനായക, മുനിയെ മാനയ, മനസി മമ കൊതി പെരുത്തു കേളിഹ സരസി ചെന്നു വിരുന്നുമുണ്ടു വരുന്നു ഞാൻ തവ പരിസരേ. അഖിലം മദ്ധ്യാമവതി - ചെമ്പട ശ്ളോ. വിവൃണ്വതീനാം പ്രണയം പചേളിമം സുവർണ്ണഹംസസ്യ ഗിരാമഥാവധൗ വിപന്നസന്താപഹരഃസമാഗതോ നൃപം നമന്തം നിജഗാദ നാരദഃ 21 പദം 23 നാരദൻ: പ. വീരലോകമണേ, ചിരം ജീവ നിഷധേന്ദ്ര, വിരസേനസുത, അനു. വാരിജസംഭൂതി മേ പിതാ വരദനായി കാരുണ്യശാലീ വീര. ച. 1 എന്നോടൊന്നരുളി ജഗദ്ഗുരു യാഹി നാരദ, ഭൂപൻനളനൊടു ഭൈമിയേയുമിങ്ങാത്മജന്മാരെയും വീര. മേളയേതി തം ഭീമമഭിധേഹി. 2. കലികൃതമഖിലമഘമകന്നിതു, നളനപി മങ്ഗലമവികലമുദയതു. സതികളിൽമണിയൊടു നീ പുരം പ്രവിശ, സന്മുഹൂർത്തവും സരസ്വതീ വദതു. വീര. 3. ഭാരതിയാലുദിതം സമയവു- മാശു സങ്ഗതമിന്നു നൃപാലക ഭീമഭൂമിപനും ഭൈമിയും വന്നതു സേനയാ സഹ കാണിതു നരേന്ദ്രാ. വീര. (മദ്ധ്യമാവതി) ശ്ളോ. ഈവണ്ണം നാരദൻ വന്നരുളിന വചസാ തോഷിതേ നൈഷധേന്ദ്രേ താവും മങ്ഗല്യവാദ്യദ്ധ്വനിതബധിരിതാ- ശേഷദിക്ചക്രവാളം സൗവർണ്ണേദ്ദണ്ഡകേതുപ്രചുരവരചമൂ- വേഷ്ടിതോ ഭീമനും വ- ന്നാവിർമോദംപുരസ്താത്‌ സഹ നിജസുതയാ വ്യാഹരദ്വൈരസേനിം 22 ****************** </poem> [[വർഗ്ഗം:നളചരിതം ആട്ടക്കഥ]] d94dxui1ua1s1uq4hwxzbhey4dcu0e5 214656 214655 2022-08-20T13:14:52Z 117.217.197.117 wikitext text/x-wiki {{header | title = നളചരിതം നാലാം ദിവസം | genre = ആട്ടക്കഥ | author = ഉണ്ണായിവാര്യർ | year = | translator = | section = | previous = [[നളചരിതം മൂന്നാം ദിവസം]] | next = | notes = }} ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസം (നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായി രചിച്ചതിൽ അവസാനത്തെ ദിവസം. ഇതോടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണം) <poem> നളചരിതം ആട്ടക്കഥ നാലാം ദിവസം ഭൈരവി - ചെമ്പട ശ്ളോകം. ഖലൻകലിയകന്ന നാൾ കരളിലോർത്തു തൻ കാമിനീം നളേ കില നടേതിലും നയതി സത്വരം തം രഥം അലം ബത നിലിമ്പരും ഹൃദി പുലമ്പിനാർ വിസ്മയം വിളംബിതഗതിർബഭാവരുണസൂതനസ്തോന്മുഖൻ. 1 പദം 1 കവിവാക്യം: പ. അതിതൂർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ അനു. മധുനേർവാണീപാണിഗ്രഹണ- കുതുകവേഗാത്‌ പുളകിതരൂപൻ, അതി. ച. 1 മണിഭൂഷണമണിഞ്ഞു മെയ്യിൽ മണിചിലയുമമ്പുംകൈയ്യിൽ മനമനങ്ഗശരതീയിൽ മറുകി,യാധിയിൽ വനിതമാരണിമാണിക്കപരിണയനമനോരാജ്യം അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു. അതി. 2. ദർപ്പിതവിരോധികാലൻ, ദർപ്പകവിലുപ്തശീലൻ, ദർപ്പണദർശനലോലൻ, ദർപ്പകോജ്ജ്വലൻ, മുപ്പാരിലും പുകൾകൊണ്ട കോപ്പേൽമിഴിതൻവിരഹാത്‌ കല്പമെന്നു കല്പിപ്പവനല്പമപി കാലലവം അതി. 3. വാർഷ്ണേയൻ പറഞ്ഞുകേട്ടു വഴി കഴിഞ്ഞവാററിഞ്ഞു കോഷ്ണമാതപവും കണ്ടു കൗതുകാകുലൻ, ബാഹുകനെബ്ബഹുമാനിച്ചു വാഹനവരത്തിലൂടെ ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തിൽ. അതി. രങ്ഗം ഒന്ന്‌: കുണ്ഡിനപുരം കല്യാണ്‌ - ചെമ്പട ശ്ളോ. ഉപഗമ്യ സ കുണ്ഡിനം പുരം ത- ന്ന്രുപസഞ്ചാരവിഹീനമേവ പശ്യൻ അതികുണ്ഠമനാ ജഗാമ ചിന്താ- മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ പദം 2 ഋതുപർണ്ണൻ: (ആത്മഗതം) പ. ഉർവ്വീസുരചാപലം പെരുതേ, പാരിൽ സർവ്വവിദിതം കേവലം. അനു. നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്‌ അതിഹാസപദമാസമിതിഹാസകഥയിലും. ഉർവ്വീ. ച. 1 അബദ്ധമോതിനാൻ വന്നോരാരണൻ, വ- ന്നടുത്താനെന്നോടന്നേരം മാരനും, തൊടുത്താനമ്പുകളിദാരുണം, പേ- പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം ഉർവ്വീ. 2. മഥനംചെയ്വതിനന്യധൈര്യവും മ- ന്മഥനത്രേ പടുതയും ശൗര്യവും; അഥ നല്ലതെനിക്കെന്തു? കാര്യവും? അ- കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും. ഉർവ്വീ. 3. വിധിവിധുവിധുമൗല്യവാരിതാ മ- ദ്വിധേ പാഴായ്‌വരാ മാരശൂരതാ വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ? ഉർവ്വീ. ------------ രങ്ഗം രണ്ട്‌: ഭൈമീഗൃഹം ദമയന്തി, തോഴി പുന്നാഗവരാളി-ചെമ്പട ശ്ളോ. ­ അഥ ദമ­യന്തി താന­ഖി­ല­മേവ സുദേ­വ­മു­ഖാൽ ദ്രുത­മൃ­തു­പർണ്ണ­നി­ന്നു­വ­രു­മെ­ന്നു­പ­കർണ്ണ്യ­മുദാ അനി­തരചിന്ത­മാസ്ത മണി സൌധതലേ വിമലേ രഥഹയ­ഹേഷ കേട്ടു­ദി­ത­തോ­ഷ­മു­വാച സഖീം ദമ­യന്തി രംഗ­ത്തിന്റെ നടുവിൽ ഇരി­ക്കു­ന്നു. ചെവി­ടോർത്തും ഉൽക­ണ്ഠ­യോടും അടുത്തു തോഴി കേശിനി നിൽക്കു­ന്നു. ദമ­യന്തി പല്ലവി തീർന്നു സന്ദേ­ഹ­മെല്ലാം എൻ തോഴി­മാരേ തീർന്നു സന്ദേ­ഹ­മെല്ലാം അനു­പ­ല്ലവി തീർന്നു വിഷാ­ദ­മി­ദാനീം ഇന്നു തെളി­ഞ്ഞി­തെ­ന്നി­ലാ­ന്ദ്രാണീ ചേർന്നു പർണ്ണ­ദനാം ക്ഷോണീ­ദേ­വാണീ നേർന്ന നേർച്ച­ക­ളെല്ലാം മമ സഫ­ലാ­നി. ഭൂത­ല­നാ­ഥ­നെൻ നാഥൻ വന്നു കോസ­ല­നാ­ഥനു സൂതൻ മാത­ലി­താനും പരി­ഭൂ­ത­നാ­യി­തിന്നു മോദ­ലാഭം ബഹു­ത­ര­മ­തു­മൂലം ഈ പദം ഇരു­ന്നാ­ടു­കയും ചൊല്ലാ­യാ­ടു­കയും പതി­വു­ണ്ട്‌, ചൊല്ലിയാ­ട്ട­മാ­ണെ­ങ്കിൽ പതി­വു­പോലെ ഇര­ട്ടി­വേ­ണം. നാദ­മ­സാരം കേൾക്കായി രഥ- കേതു­വി­തല്ലോ കാണായി ചാരേ വന്ന തേരിലാരു മൂവ­രി­വർ വൈര­സേ­നി­യില്ല നീര­സ­മാ­യി. മാരു­ത­­മാ­ന­സവേഗം കണ്ടു തേര­തി­നി­ന്ന­തു­മൂലം വീര­സേ­ന­സു­ത­സാ­ര­ഥി­യു­ണ്ടിഹ ഭൂരി­യ­ത്ന­മ­ഖിലം മമ സഫ­ലം. മൂന്നാം ചര­ണ­ത്തിനു മുമ്പായി ദമ­യന്തി തേരിന്റെ കൊടി­ക്കൂ­റ­പാ­റു­ന്നതും തേരി­ലു­ള്ള­വർ ആരെന്നു സൂക്ഷി­ച്ചു­നോ­ക്കു­ന്നതും നള­നി­ല്ലെന്നുകണ്ട്‌ ഇച്ഛാ­ഭം­ഗപ്പെടുന്ന­തു­മെല്ലാം നടിയ്ക്കുന്നു. പിന്നെ സഖി­യോ­ടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാ­ണെന്ന പര­മാർത്ഥം അറി­യാൻ ഉത്സാ­ഹി­ച്ചാ­ലും. വരൂ. (കൈകോർത്തു പിടി­ച്ചു­ മാ­റി) തിര­ശ്ശീല രംഗം നാല്‌ ശങ്ക­രാ­ഭ­രണം - ചെമ്പട സായാഹ്നേസൌ പുര­മു­പ­ഗതോ മണ്ഡിതഃ കുണ്ഡി­നാഖ്യം ജ്ഞാത്വാ ഭൈമീ പരി­ണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ പൌരൈരാ­വേ­ദി­ത­നി­ജ­ഗതിം ഭീമ­മേ­ത്യർത്തു­പർണ്ണ- സ്തത്സ­ല്ക്കാ­ര­പ്ര­മു­ദി­ത­മ­നാസ്സംകഥാം തേന തേന. ഭീമരാജൻ: കിമു തവ കുശലം മനു­കു­ല­നാ­യക കിന്നു മയാ കര­ണീയം? പരി­ജ­ന­മില്ലാരും പരി­ച്ഛ­ദ­മൊ­ന്നു­മില്ല പാർത്ഥി­വേന്ദ്ര പറ­യേണം പരി­ചൊടു നിൻ വരവു കാരണം കൂടാ­തെ­യല്ല പ­ര­മൊ­ന്നു­ണ്ടു­ള്ളിൽ പ്രണയം കരു­തീ­ട്ടതും ഇതു കരു­തു­ന്നേരം കുതു­ക­മെ­നിക്കു പാരം എന്തെ­ന്നല്ലീ പറ­യാമേ പുരവും പരി­ജ­ന­വു­മി­തു­തന്നെ തനി­ക്കെന്നു പര­മാർത്ഥം ബോധിച്ചല്ലോ പരി­ചോടു വന്നു ഭവാൻ സുകൃ­തി­ഞാ­നെ­ന്നതു സംശ­യ­മേ­തു­മില്ല സൌഖ്യമായി ഹൃദയേ മേ സുകൃ­ത­മി­ല്ലാ­ത­വർക്കു സുചിരം പ്രത്നം­കൊണ്ടും സുജനസംഗ­മ­മുണ്ടോ സുല­ഭ­മായി വരുന്നൂ? ആനന്ദഭൈരവി --ചെമ്പട ഋതുപർണ്ണൻ ഭീമ­ന­രേന്ദ്ര മേ കുശലം പ്രീതി­യോടെ കേൾക്ക ഗിരം പല­നാ­ളായി ഞാനോർ­ക്കുന്നു തവ പുരേ വന്നീ­ടു­വാൻ മുറ്റു­മ­തി­ന്നയി സംഗ­തി­വന്നു മറ്റൊരു കാര്യ­മേ­തു­മില്ലാ തവ ഗുണ­ങ്ങ­ളോർക്കു­മ്പോൾ അവ­ധി­യുണ്ടോ ചൊല്ലു­വാൻ ത്വദ്വി­ധ­ന്മാ­രെ­ക്കാ­ണ്മ­തി­തല്ലോ സുകൃ­ത­സാദ്ധ്യം മറ്റേ­തു­മില്ലാ പരി­ച­യവും വേഴ്ചയും പെരി­ക­യില്ലേ നാം തമ്മിൽ പ­റ്റ­ലർകാല! ഭാഗ്യ­ലഭ്യം പാരിൽ ഭവാ­ദൃശ സംഗ­മ­മ­ല്ലോ. തിര­ശ്ശീല രംഗം അഞ്ച്‌ ദമ­യന്തി - തോഴി ഘണ്ടാരം - ചെമ്പട താമര ബന്ധു­വം­ശ­മു­ട­യോ­ര­വ­നി­പ­തി­ല­കൻ ഭീമ­ന­രേ­ന്ദ്ര­നൊ­ടു­മൊ­രു­മി­ച്ച­ര­മത കുഹ­ചിൽ ഭീമ­ജ­യാ­കി­ലാ­കു­ല­മനാ രമ­ണനെ അറി­യാ- ഞ്ഞാമ­യ­ഭൂ­മ­ധൂ­മ­മ­ലിനാ സഖിയെ നിര­ദി­ശൽ രണ്ടാം­രം­ഗ­ത്തിലെ നില­ത­ന്നെ. ദമ­യന്തി നൈരാശ്യത്തോടെ തോഴി­യോട്‌: പല്ലവി സ്വല്പ­പുണ്യ­യാ­യേൻ ഞാനോ തോഴി­യെ­ന്മെഴി കേൾ നീ അനു­പ­ല്ലവി സുപ്ര­സ­ന്ന­വ­ദനം രമണം കാണ്മ­നെന്നു കാമ­കോ­ടി­സു­ഷമം വിര­ഹമോ കഠോരം കട­ലിതു വീത­ഗാ­ധ­പാരം വിധു­ര­വി­ധു­ര­മി­തിൽ വീണുഴന്നു വിഷ­മ­മെ­ന്നു­റച്ചു വേദന പാരം വിര­വി­നൊ­ടെ­ന്നാൽ നീയ­തെല്ലാം വീര്യപു­മാനെ കാണ്മാ­നയി വേല ചെയ്യേണം വികൃ­ത­രൂ­പ­മേ­ത­തൃ­തു­പർണ്ണ- ഭൂമി­പാ­ല­സൂതം വിദിത നിഷ­ധ­പതി വീര­നെന്നു വിര­വിൽ വന്നു ചൊല്ലി ഭൂസു­ര­നേ­കൻ തിര­ക­വ­നോടു പോയി നീയ­തെല്ലാം ധീര­ന­വന്റെ മൊഴി കേട്ടു വീണ്ടു­വ­രേണം അശനശയനപാനം കഥ­മ­വ- നതു­മ­റി­ഞ്ഞീ­ടേണം ഒളി­വിൽ മരു­വി­പു­ന­രോ­ടി­വന്നു സക­ല­മാശു മമ കേശിനി ചൊല്ലേണം കള­യ­രുതേ നീ കാല­മേതും ക്ളേശ­വി­നാ­ശ­ന­ത്തിനു നൂനം കൌശല­മേ­തൽ സഖി­യോട്‌ അതു­കൊണ്ട്‌ ഇനി വേഗം നീ പോയി വരി­ക. സഖി: ഞാൻ വേഗം പോയി­വരാം എന്ന്‌ കാണിച്ച്‌ മാറി­പ്പോ­കു­ന്നു. തിര­ശ്ശീല സ്വല്പ­പു­ണ്യ­യാ­യേൻ എന്ന പദവും തീർന്ന്‌ സന്ദേ­ഹ­മെന്ന പദം­പോലെ ഇരു­ന്നി­ട്ടാടാം രംഗം ആറ്‌ ബാഹു­കൻ - കേശിനി പന്തു­വ­രാളി - ചെമ്പട പ്രിയ­ദർശ­ന­പ്ര­സി­തയാ ബത ഭീമ­ജയാ നള ഇതി ബാഹുകേ ജനി­ത­സം­ശ­യ­മാ­ന­സയാ ഇതി കില കേശിനി നിഗ­ദിതാ നള­മേ­ത്യ­ജ­വാ- ദ്രഥ­ഗ­ത­മ­ന്വയുങ്ക്ത കുശലാ കുശലം കുശലാ ബാഹു­കൻ വല­തു­വശം ഇരി­ക്കു­ന്നു. കേശിനി ഇട­ത്തു­നിന്നു പ്രവേ­­ശിച്ച്‌ അന്യോന്യം കണ്ട്‌: പല്ലവി ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം അരുടെ തേരി­തെടോ അനു­പ­ല്ലവി ദൂര­ദേ­ശ­ത്തിൽ നിന്നു വന്ന­വ­രെന്നു തോന്നി നേരു­തന്നെ ചൊല്ലേണം കാര്യമു­ണ്ടി­ങ്ങ­തി­നാൽ നിഷ്ഫ­ല­മ­ല്ല­റിക നിർബ്ബ­ന്ധ­മി­തെ­ന്നുടെ ചേല്പ്പെറും ഭൈമി­യുടെ കല്പ­ന­യാൽ ഇപ്പോളീ­യ­ന്തി­നേരം ഇപ്പുരം തന്നിലേ വ- ന്നുൾപ്പൂക്ക നിങ്ങ­ളാ­രെ­ന്നെ­പ്പേരും പറ­യേണം ബാഹു­കൻ- ഭൈരവി - ചെമ്പട പല്ലവി ഈര്യതേ എല്ലാം നേരേ ശോഭ­ന­വാണീ മുദാ അനു­പ­ല്ലവി കാര്യമെന്തു തവ ചൊല്ലെ­ന്നോടു പെരികെ വിദൂ­രാൽ വന്നോ­രല്ലോ ഞങ്ങൾ ഇവിടെവന്ന ഞങ്ങ­ളിന്നു ഋതുപർണ്ണഭൂപ സാരഥികൾ ഇരുവ­രി­ലഹം ബാഹു­ക- നെന്തു­വേണ്ടു തവ ചൊല്ലെ­ന്നോടു കേശിനി: മന്ദിരേ ചെന്നാ­ലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ മന്നി­ലി­ന്ദ്ര­നൃ­തു­പർണ്ണ­­നൃ­പ- നെന്തിങ്ങു വന്നീ­ടു­വാ- നെന്നു കേൾക്കാമോ നമ്മാ- ലന്യ­നെങ്ങു പോയ്‌ അവനെ അറിയും ചില­രി­വിടെ ബാഹു­കൻ: ധരണിപന്മാ­ര­നേകം വരു­മേ­പോൽ നീളെ­യുള്ളവർ നളനെ വെടിഞ്ഞു ദമ­യ­ന്തി­പോൽ ഭൂപ­മേകം വരി­ക്കുന്നു പോൽ കേശിനി: അക്കഥ കേട്ടോ വന്നാ­നർക്ക­കു­ലീ­നൻ മന്നൻ നില്ക്കതു മറ്റുണ്ടു ചോദി­ക്കേണ്ടു മേ ദിക്കി­ലെ­ങ്ങാനും നള­സ­ല്ക്ക­ഥ­യുണ്ടോ കേൾപ്പാൻ ദുഷ്കരം ഭൈമിയോ ജീവി­ക്കു­ന്ന­തി­ന്നേ­യോളം ഒളി­വിലുണ്ടോ ഇല്ല­യോ­വാൻ നളനെ ആർ കണ്ടു ഭൂതലേ ഉചി­തമപരവ­ര­ണോ­ദ്യമം എന്തു ഹന്ത നള­ചി­ന്തയാ പർണ്ണാദൻസാ­കേ­ത­ത്തിൽ വന്നോരു വാർത്ത­ചൊ­ന്നാ- നന്നതി­നു­ത്തരം നീ ചൊന്നാ­നേ­പോൽ ഇന്നാ­മൊ­ഴി­കൾ നീതാ­നെ­ന്നോടു പറ­യേ­ണ- മെന്നുമേ ഭൈമി­ക്കതു കർണ്ണ­പീ­യൂ­ഷ­മല്ലോ കുല­വ­ധൂനാം കോപ­മാകാ പല­രില്ലേ ലോക­സാ­ക്ഷി­കൾ ഉഭ­യ­ഭു­വ­ന­സു­ഖ­മ­ല്ലയോ വന്നു കൂടു­വ­തി­വർക്കു മേൽ ഇത്രയും പറഞ്ഞപ്പോൾ തനിക്ക്‌ കൃത്യാന്തര­ങ്ങ­ളു­ണ്ടെന്നു ബാഹു­കന്‌ ഓർമ്മ­വന്ന്‌ കേശി­നിയെ യാത്ര­യാ­ക്കു­ന്നു. അവൾ സ്ഥലം വിടാതെ ബാഹു­കൻ ചെയ്യു­ന്ന­തെല്ലാം ഒളി­ഞ്ഞു­നിന്ന്‌ കാണു­ന്നു. ബാഹു­കൻ ഋതുപർണ്ണന്റെ ഭക്ഷണം പാകം­ചെ­യ്യു­ന്നു. സ്മര­ണ­മാ­ത്ര­യിൽ വെള്ളം പാത്ര­ത്തിൽ വന്നു നിറ­യുന്നു; അഗ്നി ജ്വലി­ക്കു­ന്നു. പാകം ചെയ്ത­വി­ഭ­വ­ങ്ങൾ ഋതു­പർണ്ണന്റെ അടുത്തു കൊണ്ടു­പോയി വിള­മ്പി­ക്കൊ­ടു­ക്കു­ന്നു. ഒടുവിൽ വിശ്ര­മി­ക്കു­വാ­നായി രഥ­ത്തിൽ ചെന്നി­രി­ക്കു­മ്പോൾ വാടിയ പുഷ്പ­ങ്ങളെ കാണു­കയും അവയെ കയ്യി­ലെ­ടുത്തു തിരു­മ്മു­കയും ചെയ്ത­പ്പോൾ പൂക്കൾ വീണ്ടും ശോഭി­ക്കു­ന്നു. കേശിനി ഇതെല്ലാം നോക്കി­ക്കണ്ട്‌ പിൻമാ­റു­ന്നു. ബാഹു­കൻ വിശ്ര­മി­ക്കു­ന്നു. - തിര­ശ്ശീ­ല- രംഗം ഏഴ്‌ ദമ­യ­ന്തി, കേശിനി ദർബാർ-ചെ­മ്പട വെളി­ച്ചമേ ചെന്നു തിര­ഞ്ഞൊ­രോന്നേ കളി­ച്ച­വൻ ചൊന്നതു കേട്ടു പോന്നു ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി വിളിച്ചു ഭൈമീം വിജനേ പറ­ഞ്ഞാൾ ദമ­യന്തി ചിന്താ­മ­ഗ്ന­യായി വല­തു­വശം ഇരി­ക്കു­ന്നു. കേശിനി പതി­വ­നു­സ­രിച്ച്‌ പ്രവേ­ശിച്ചു വന്ദിച്ച്‌ പല്ലവി പൂമാതിനൊത്തചാരുതനോ, വൈദർഭി, കേൾനീ, പുരുഷരത്നമീ ബാഹുകനോ, ധീമാ­ന­വ­നെ­ന്നോട്‌ നാമവും വാർത്തയും ചൊന്നാൻ....പൂ നള­നി­ല്ലൊ­ര­പ­രാധം പോൽ ഉണ്ടെന്നാ­കിലും കുല­നാ­രി­ക്ക­രുതു കോപംപോൽ ഖല­നല്ല വാക്കു­കേ­ട്ടാൽ ഛല­മു­ണ്ടെ­ന്നതും തോന്നാ പല­തും­പ­റഞ്ഞു പിന്നെ ഫലി­ത­മത്രെ പാർത്തോളം അന്നാ­ദി­പാ­ക­സം­ഭാരം സ്വാമി­നി­യോ­ഗാൽ വന്നതു കണ്ടേ­ന­ന്നേരം കുഭേ നിറഞ്ഞു നീരം കുതുക­മെത്രയും­ പാരം ദംഭം­കൂ­ടാതെ ഘോരം ദഹ­നൻ കത്തി­യു­ദാരം വേഗേന വച്ച­ങ്ങൊ­രു­ങ്ങി­ക്കൊ­ണ്ടങ്ങു ചെന്നു സാകേ­ത­പ­തിയെ വണങ്ങി പോന്നു തേരി­ലൊ­തുങ്ങി പൂനി­ര­ക­ണ്ടു­മങ്ങി അവ­മർദ്ദനം തുടിങ്ങീ അവ­ക­ള­പ്പോൾ വിളങ്ങി കേശി­നിയെ പറ­ഞ്ഞ­യച്ച്‌ ദമ­യന്തി (ഇ­രു­ന്നു­കൊ­ണ്ട്‌) ചിന്ത മുഖാരി - ചെമ്പട അത്യാ­ശ്ചർയ്യം വൈഭവം ബാഹു­കീയം ദൂത്യാ­പ്രീത്യാ വേദിതം ഭീമ­പുത്രീ സാത്യാ­നന്ദം കേട്ട­നേരം നിനച്ചു മൂർത്ത്യാ ഗൂഢം പ്രാപ്ത­മേവ സ്വകാന്തം സ്വഗതം പല്ലവി നൈഷ­ധ­നി­വൻ താനൊ- രീഷ­ലില്ല മേ നിർണ്ണയം അനു­പ­ല്ലവി വേഷമീ­വ­ണ്ണ­മാ­കിൽ ദോഷ­മെ­ന്തെ­നി­ക്കി­പ്പോൾ ഒന്നേ നിന­യ്ക്കു­ന്നേരം മൊഴിയെ നളി­നി­തെന്നു തന്നേ ഉറ­പ്പ­തു­ള്ളിൽ വഴിയെ വേഷം കാണു­മ്പോൾ വന്നീടാ തോഷം നിന്നാ­ലൊ­ഴിയെ വന്നി­തെൻ പ്രാണ- സന്ദേ­ഹ­മാ­പ­ത്സിന്ധു ചൂഴിയേ തോന്നു­ന്ന­തെ­ല്ലാ­മു­ണ്മയോ നേരാരു ചൊല്ലു­വ­ത­മ്മയോ ഇവനോ ചേർന്നാൽ നന്മയോ ചാരി­ത്ര­ത്തിന്‌ വെണ്മയോ അറി­യാ­വ­തല്ലേ മാതാ­വെ­ച്ചെന്നു കാണ്മ­നിന്നേ ത്രൈലോ­ക്യ­ത്തിന്നു മാതാവെ ചിന്തിച്ചു ഞാൻ മുന്നേ നന്മയ്ക്കു ലോക­നാ­ഥാ­നു­ഗ്രഹം പോരു­മൊന്നേ ധർമ്മ­സ­ങ്കടേ മാ­താ­വെ­നിക്കു നളൻതന്നെ അതി­ലോ­ക­ര­മ്യ­ചേ­ഷ്ടി­തൻ ഹത­ദൈ­വ­പാ­ശ­വേ­ഷ്ടി­തൻ ഖല­നാ­ശ­യാ­ഗ­ദീ­ക്ഷി­തൻ അനു­പേ­ക്ഷ­ണീ­യൻ വീക്ഷി­തൻ വേഷ­പ്ര­ച്ഛ­ന്നൻ എൻ കാന്ത­നെ­ന്നോ­ടു­ണ്ടോ വൈരം ഇല്ലെ­ന്നി­രി­ക്കി- ലെന്തേ തുടങ്ങി ഇപ്ര­കാരം എനിക്കു ഘോര­വ­ങ്കാ­ട്ടിൽ ആരു­പോൽ പരി­വാരം ഏതു ചെയ്താലും വന്ദി­പ്പ­തി­നി­ങ്ങ­ധി­കാരം പാപമേ താപ­കാ­രണം അതെ­ല്ലാ­മിന്നു തീരണം വിരഹം മേ മർമ്മ­ദാ­രണം അതി­ലേറെ നല്ലു മാരണം അതി­ദാ­രുണം അതി­നാൽ വിവ­ര­മെല്ലാം അമ്മയെ അറി­യി­ക്കട്ടെ എന്നു കാണിച്ച്‌ രംഗം വിടു­ന്നു. തിര­ശ്ശീല രംഗം എട്ട്‌ ബാഹു­കൻ, ദ­മ­യന്തി തോടി - ചെമ്പട പ്രീതേയം പ്രിയ­ദർശ­ന­ത്തി­നു­ഴ­റി­പ്പീഡാം വെടി­ഞ്ഞാ­ശു- പോ­യ്‌ മാതാവോ­ടു­മിദം പറ­ഞ്ഞ­നു­മതിം മേടി­ച്ചു­ടൻ ഭീമജാ മോദാൽ പ്രേക്ഷി­ത­കേ­ശി­നീ­മൊ­ഴി­കൾ കേട്ട­ഭ്യാ­ഗ­തം- ബാഹുകം ജാതാ­കൂ­ത­ശ­താ­നു­താ­പ­മ­സൃണാ കേണേ­വ­മൂചേ ഗിരം ദമ­യന്തി ഇട­ത്തു­വശം നില്ക്കു­ന്നു. ബാഹു­കൻ ഇട­ത്തു­നിന്ന്‌ പ്രവേ­ശിച്ച്‌ വല­ത്തു­വന്നു നില്ക്കു­ന്നു, ദമ­യന്തി വന്ദിച്ച്‌ പല്ലവി എങ്ങാ­നു­മുണ്ടോ കണ്ടു തുംഗാ­നു­ഭാ­വനാം നിൻ ചങ്ങാ­തി­യാ­യു­ള്ള­വനേ അനു­പ­ല്ലവി അംഗാ­ര­ന­ദി­യിൽ ബഹു­ത­രം­ഗാ­വ­ലി­യിൽ ഞാനോ മുങ്ങാ­വതോ മുങ്ങി മങ്ങി­നേ­ന­റി­യാ­ഞ്ഞേ­നേതും സാവേരി - ചെമ്പട പല്ലവി ആന്ദ­തു­ന്ദി­ല­നായി വന്നി­താശു ഞാൻ ആപ­ന്ന­നെ­ന്നാ­കിലും അനു­പ­ല്ലവി നൂനം നിന­ച്ചോ­ഴ­മി­ല്ലൂനം ശിവ­ചി­ന്ത­ന­നി­യ­മിഷു ജാനന്തം ക്രാന്ത്വാ ബത മാം ഖല­മ­തി­ര­ത­നു­ത­ക­ലി­രപി മയി പദം നിജ­രാജ്യം കൈവെ­ടിഞ്ഞു വന­രാ­ജ്യവാ­സി­യാ­യേൻ ഹവിരാജ്യ­പ്ര­സ­ന്ന­ദേവം രവി­രാജ്യം വാണേൻ അവശം മാം വെടി­ഞ്ഞു­പോയി തവ ശാപാ­ക്രാ­ന്ത­നായി കലി­യ­കലേ അഹ­മ­ബലേ വന്നിതു സുന്ദരി നിന്ന­രി­കി­ന്നി­നി- യൊരു­വർ പിരി­വർ ഉയിർവേ­ര­റവേ നിറവേ കുറവേ വില­പി­ത­മി­തു­മതി വിള­വ­തു­സു­ഖ­മിനി ദൈവാ­ലൊ­രു­ഗതി മതി ധൃതി­ഹതി ദമയന്തി പ്രേമാ­നു­രാ­ഗിണീ ഞാൻ വാമാ രമ­ണി­യ­ശീല ത്വാമാ­ത­നോമി ഹൃദി സോമാ­ഭി­രാ­മ­മുഖ ശ്യാമാ ശശിനം രജ­നീ­വാ­മാ­ക­ലി­ത­മുപൈതു- കാമാ ഗത­യാമാ കാമിനീ നിന്നോ­ടയി ഞാൻ ക്ഷണ­മപി പിരി­ഞ്ഞറിവേനോ കാമ­നീ­യ­ക­വി­ഹാ­ര­നി­കേത ഗ്രാമ­ന­ഗര കാന­ന­മെ­ല്ലാമേ ഭൂമി­ദേ­വർ പല­രെ­യു­മ­യച്ചു ചിരം ത്വാമഹോ തിര­ഞ്ഞേൻ ബഹു കര­ഞ്ഞേൻ എന്ന­താ­രോ­ടിന്നു ചൊൽവതു വ്യാപാരം വചനം വയ­സ്സി­വ­ക­ളോർക്കു­മ്പോ- ളിവൻ നൈഷ­ധൻ ശോഭാ­രം­ഗ­മൊ­രം­ഗ­മു­ള്ള­തെവിടെപ്പോ­യെ- ന്നു ചിന്താ­കുലാം ഭൂപാ­ലൻ ഭുജ­ഗേ­ന്ദ്ര­ത്തവസനം ചാർത്തി സ്വമൂർത്തിം വഹൻ കോപാ­രം­ഭ­ക­ടൂ­ക്തി­കൊണ്ടു ദയി­താ­മേവം പറ­ഞ്ഞീ­ടി­നാൻ ബാഹു­കൻ കാർക്കോ­ട­കൻ കൊടുത്ത വസ്ത്രം എടുത്ത്‌ സ്മരിച്ച്‌ ധരി­ക്കു­ന്നു. അപ്പോൾ പൂർവ്വ­രൂ­പ­ലാ­വണ്യം ലഭി­ക്കു­ന്നു. ദമ­യന്തി അതു കണ്ട്‌ സന്തോ­ഷ­ത്തോടെ അടു­ത്ത­പ്പോൾ ബാഹു­കൻ അല്പം കോപ­ത്തോടെ: സ്ഥിര­ബോ­ധം­മാഞ്ഞു നിന്നോ­ട­പ­രാധം ഭൂരി­ചെയ്തേൻ അവ­രോധം ഭൂമി­പാ­നാ­മ­വി­രോ­ധ­മായം അധികം കേള­ധർമ്മ­മെ­ല്ലാ­മ­റി­വേ­നാ­സ്താ­മി­തെല്ലാം സമു­ചി­തമേ ദയി­ത­തമേ നന്നിതു സുന്ദരി നിൻ തൊഴിൽ നിർണ്ണയ - മപരം നൃവരം വരിതും യതസേ യദയേ വിദയേ നിര­വധി നരപതി വരു­വ­തി­നിഹ പുരി വാചാ തവ മനു­കു­ല­പതി വന്നു ദമ­യന്തി: മുന്നേ ഗുണ­ങ്ങൾ കേട്ടു തന്നേ മന­മങ്ങു പോന്നു പിന്നെ അര­യന്നം വന്നു നിന്നെ സ്തു­തി­ചെയ്തു തന്നെ അതു­കേട്ടു ഞാനു­മന്നേ വരി­ച്ചേൻ മനസി നിന്നെ പു­ന­രെന്നേ ഇന്ദ്ര­ന­ഗ്നി­യ­മ­നർണ്ണ­സാ­മ­ധി­പനും കനി­ഞ്ഞി­രന്നു എന്ന­തൊന്നുംകൊണ്ടു­മു­ള്ളി­ല­ന്നു- മഭി­ന്ന­നിർണ്ണ­യ­മ­നി­ഹ്നു­ത­രാഗം മന്ന­വർ തിലക സമു­ന്നതം സദസി വന്നു മാല­യാലെ വരിച്ചു കാലേ എന്ന­പോലെ ഇന്നു വേല എ­ങ്ങാ­യി­രുന്നു തുണ ഇങ്ങാ­രി­നി­ക്കി­തയ്യോ ശൃംഗാര വീര്യവാ­രി­ധേ നളൻ: അഭി­ലാ­ഷം­കൊ­ണ്ടു­തന്നെ ഗുണദോഷം വേദ്യ­മല്ല പര­ദോഷം പാർത്തു­കാ­ണ്മാൻ വിരു­താർക്കില്ലാത്തു തരു­ണീനാം മന­സ്സിൽ മേവും കുടി­ല­ങ്ങ­ളാ­ര­റിഞ്ഞൂ തവ തു മതം മമ വിദിതം നല്ല­തു ചൊല്ലു­വ­തി­നി­ല്ലൊരു കില്ലിനി ഉചിതം രുചിതം ദയിതം ഭജ തം പ്രസിതം പ്രഥിതം രതി­ര­ണ­വി­ഹ­ര­ണ­വി­ത­രണചണ­നി­വൻ ഭൂമാ­വിഹ അണക നീയ­വ­നോടു ദമയന്തി നാഥാ നിന്നെ­ക്കാ­ണാഞ്ഞു ഭീതാ ഞാൻ കണ്ട­വഴി - യേതാ­കി­ലെന്തു ദോഷം മാതാ­വി­നിക്കു സാക്ഷി­ഭൂതാ ഞാനത്രേ സാപ­രാധാ - യെന്നാ­കിൽ ഞാന­ഖേദാ ധൃത­മോദാ ചൂത­സാ­യ­ക­മ­ജാ­ത­നാ­ശ­ത­നു­മാ­ദ­രേ­ണ­കാ­ണ്മാൻ കൌതുകേന ചെയ്തു­പോയ പിഴ­യൊ­ഴി­ഞ്ഞേ­തു­മി­ല്ലി- വിടെ കൈത­വ­മോർത്താൽ താത­നു­മ­റി­കി­ലി­തേ­തു­മാകാ ദൃഢ­ബോ­ധ­മി­ങ്ങു­തന്നെ വരി­ക്ക­യെന്നെ നേരേ­നിന്നു നേരു­ചൊ­ന്നതും നേരു­ചൊ­ന്നതും എന്നാടി കലാ­ശിച്ചു നളനെ നമ­സ്ക­രി­ക്കു­ന്നു. ഞാൻ പറ­ഞ്ഞതു സത്യ­മ­ല്ലെ­ങ്കിൽ വായു­ഭ­ഗ­വാൻ എന്റെ പ്രാണനെ അപ­ഹ­രിച്ചു കൊള്ളട്ടെ എന്നു കാണിച്ച്‌ നമ­സ്ക­രി­ക്കു­ന്നു. ബാഹു­കൻ ഇതി­കർത്ത­വ്യതാ മൂഢതയോടെ ഉദാ­സീ­ന­നായി കാണപ്പെ­ടു­ന്നു. കേദാ­ര­ഗൗളം ആത്താ­ന­ന്ദാ­തി­രേകം പ്രിയ­ത­മ­സു­ചി­രാ- കാംക്ഷി­താ­ലോ­ക­ലാ­ഭാൽ കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും വാക്കു കേട്ടോരു­നേരം ആസ്തായം സ്വൈരി­ണീ­സം­ഗ­മ­ക­ലു­ഷ­ല­വാ- പാചി­കീർഷു­സ്ത­ദാ­നീ- മാസ്ഥാം കൈവിട്ടു നില്ക്കും നള­നൊരു മൊഴി­കേൾ- ക്കായി­താ­കാ­ശ­മ­ദ്ധ്യേ. ഇന്ദളം വാതോഹം ശൃണു നള ഭൂത­വൃ­ന്ദ­സാക്ഷീ രാജർഷേ തവ മഹിഷീ വ്യപേ­ത­ദോഷാ ആശങ്കാം ജഹിഹി പുനർവ്വി­വാ­ഹ­വാർത്താം ദ്രഷ്ടും ത്വാമു­ചി­ത­മു­പാ­യ­മൈ­ക്ഷ­തേയം (ചെണ്ട വല­ന്ത­ല) ശംഖ്‌, പുഷ്പ­വൃഷ്ടി അത്ഭു­ത­ത്തോടെ നളൻ അശ­രീ­രി­വാക്ക്‌ ശ്രദ്ധി­ക്കു­ന്നു. നളൻ ഏറ്റവും സന്തോ­ഷ­ത്തോടും സ്നേഹ­ത്തോടും ദമ­യ­ന്തിയെ എഴു­ന്നേ­ല്പിച്ച്‌ ആലിം­ഗനം ചെയ്തു സന്തോ­ഷി­പ്പി­ക്കു­ന്നു. തിര­ശ്ശീല രങ്ഗം എട്ട്‌: ഭീമന്റെ കൊട്ടാരം ബാഹുകൻ, ഭീമൻ സൗരാഷ്ട്രം-ചെമ്പട ശ്ശോ. ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീ- വേ, തി വിദ്യാധരന്മാർ കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾ- ക്കായി മങ്ഗല്യവാദ്യം, ആലോക്യാശ്ചര്യമേവം നിരവധി നിഷധാ- ധീശനും പേശലാങ്ഗീ- മാലിങ്ഗ്യാലിങ്ഗ്യ പുത്രാവപി സമമഖിലൈഃ പ്രാപ ഭീമം പ്രസന്നം പദം 13 ഭീമൻ: പ. സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ ഇല്ലിനി മരിക്കിലും ക്ഷതി. അനു. ഇഹലോകമിത,ഫലം മതമഖിലം, അവലോകിതമഥ നിന്മുഖകമലം. ച.1 ജീവിതമായതെനിക്കിവളേ കേൾ ശ്രീവീരസേനനു നീയിവ ലോകേ, ദൈവതകാരുണ്യംകൊണ്ടു വിലോകേ ദിവസമന്വാധികൾ സന്തി ന കേ കേ? യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം, പണ്ടേ മമ ഭാവമുരുദയം, നാരീരത്നം മൂവുലകിലിയം, ഏവമേവ നീ, വിശേഷപൂരുഷ, ജീവലോകപാവനാത്മപൗരുഷ, ജീവ ചിരായ നിരായമയമൂഴിയിൽ, മാ വിയോഗം വ്രജതമൊരുപൊഴുതും, ആവിലമാകരുതാശയമാർക്കും ഉഭാവിമൗ വാം വിധി തന്നു മമ നിധ സഫലം. നളൻ 2. ദ്വാപരസേവിതനാം കലി വന്നു, ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു; പാപമൊന്നിലങ്ങാശ വളർന്നു; പറവതിതെന്തു? സുഖങ്ങളകന്നു; നാടും നഗരവും എഴുനിലമാടശിഖരവും എല്ലാം വിട്ടു മാടുനികരവും; നിവാസമായ്ക്കാടും കുഹരവും, ഭൂപലോകദീപമേ, നിനക്കൊരു കോപശാപരോപലക്ഷമായഹം, താവകമെയ്യിലണഞ്ഞി, നിമേൽ പറയാവതോ, ശിവവൈഭവം ആയതു- മാവതുമില്ലിഹ, ദൈവവിരോധമി- തേ വരുത്തൂ ഇതി പറവതിനരിമ. സഫലം. ഭീമൻ: 3 വീരസേനാത്മജ, വില്ലാളിമൗലേ, വീര്യവതാം വരും വിപത്തുമപ്പോലേ; സൂര്യസോമന്മാർക്കു രാഹുവിനാലേ, സുനയ, നിനക്കു വന്ന തുയർ കലിയാലേ. പോക സാ കഥാ, ഭവാനിനി മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ; ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക- തസ്തമേതി മുക്തി ചേദുദേതി, വാ- മത്തലിതോർത്തോളമിത്തൊഴിൽ തോന്നിയ- താസ്തികോത്തമ, കീർത്തിമതാംവര, പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ കാത്തുകൊള്ളുവാൻ മതി തവ മതിഗതി. സഫലം രങ്ഗം ഒൻപത്‌: കുണ്ഡിനരാജധാനി നളൻ, ഋതുപർണ്ണൻ മോഹനം- അടന്ത ശ്ളോ. ഭീമേ ജാമാതൃസന്ദർശനമുദിതമതൗ തന്മതേനോന്മയൂഖ- ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർ- ക്കേന്ദുതാരേ പുരേസ്മിൻ പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ ഹന്ത! ദിഷ്ട്യേതി പൗരൈർ- ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ ണ്ണോവദത്‌ പുണ്യകീർത്തിം. പദം 14. ഋതുപർണ്ണൻ പ. ഈശ്വരകാരുണ്യം കൊണ്ടേ നിഷ- ധേശ്വര, നിന്നെ ഞാൻ കണ്ടേൻ. അനു. ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ തനുജിതകാമൻ പണ്ടേ മഹീതലസോമൻ പണ്ടേ പാർക്കിൽ. ഈ ച.1 എന്തെല്ലാം ചെയ്തേനപരാധം നിന- ക്കെന്നു നമുക്കില്ല ബോധം, എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം, നീയെൻ തലയിൽ വയ്ക്ക പാദം; എന്നിയില്ലാധിതണുപ്പനല്പം, എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം. ഈ 2 മൂർത്തികണ്ടാലഭിരാമൻ, വിദ്യ- യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ മൈത്രമിനി വേണം ധീമൻ! എന്നും, നാത്ര ശങ്കാ പുണ്യനാമൻ! വാസ്തവമോർക്കിലുദർക്കമനർഘം, ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം. ഈ 3 പരിതാപം പോയങ്ങകന്നു, നമ്മിൽ പരിചയവായ്പുമിയന്നു, അസ്മത്‌- പരിപന്ഥികൾ പോയമർന്നു, ദൈവ- പരിണാമം നന്നെന്നു വന്നു. പരിതോഷമുള്ളിലെഴുന്നുയരുന്നു, പരമതുകൊണ്ടു ഞാനിന്നിതിരന്നു. ഈ പദം 15 നളൻ: പ. പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ അനു. കാമരമ്യകളേബര, താമരബന്ധുകുലവര, പ്രേമ. ച. 1 അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു- കൊണ്ടത്രേ വീര്യവാരിനിധേ, അമ്പെഴും നിൻമുമ്പിൽനിന്ന, നൃതം പറഞ്ഞീലേ ഞാൻ ധീരമതേ, അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ, അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത, വൈരിതതേ, രസസാരരതേ, പരം. പ്രേമ. 2 അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ; അതുമൂലം നിന്നെസ്സേവിച്ചയി, നിന്മതങ്ങളെ ഞാ- നനുസരിച്ചേൻ, അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ, അതു നിനച്ചേൻ, അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു- മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം. പ്രേമ. 3 അക്ഷഹൃദയം വിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം, അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം, അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം; അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,- സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി പ്രേമ. രങ്ഗം പത്ത്‌: ഭൈമിയുടെ അന്തഃപുരം കേദാരഗ്ഡം-ചെമ്പട ശ്ളോ. ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർ- ണ്ണന്നു നല്കീ മുഹൂർത്തേ ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം പുക്കു സാകേതനാഥൻ, വൈവർണ്ണ്യം നീക്കി വാണു രമണിയൊടു നളൻ കുണ്ഡിനേ മാസമാത്രം, താവന്നിർവ്യാജരാഗം രഹസി ദയിതതോ- ടേവമൂചേ കദാചിത്‌. പദം 16 നളൻ: പ. വല്ലഭേ, മമ വാക്കുകേൾക്ക നീ വനിതാരത്നമേ അനു. കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ, ച. 1 കാലം കല്യാണി, മൂന്നു വർഷമായി നമ്മുടെ രാജ്യം ഖലനനുഭവിക്കുന്നൂ കൃതഹർഷനായി തസ്കരനായ പുഷ്കരൻ കലി തുണയ്ക്കയാൽ ബലപുഷ്കലൻ, കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ, തദ്വധം ന ദുഷ്കരം. വല്ലഭേ. 2. സ്വൈരം നീ വാഴ്ക താതനിലയനേ സുതരോടും കൂടെ സുഭഗേ, ചില ദിനമിവിടെ സുവദനേ, ഞാൻ ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം താവകമിഹ സദനം പ്രീതനാഗരികജനം വല്ലഭേ. ദമയന്തി: 3. നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന നഹി മേ സന്താപമന്തം വരികിലോ, സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം, പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ, പ. വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം. രങ്ഗം പതിനൊന്ന്‌: നിഷധ രാജധാനി ശങ്കരാഭരണം - അടന്ത ശ്ളോ. ആമന്ത്ര്യ കാന്താം വിരഹാസഹാം താം ഭീമം തതോന്യാനപി നൈഷധോസൗ ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ ഹേമന്തവത്‌ പുഷ്കരഹാനയേഗാത്‌. 16 പദം 17 നളൻ: പ. അതിപ്രൗഢാ, അരികിൽ വാടാ, ചൂതു പൊരുവാനായ്‌ അതിപ്രൗഢാ, അരികിൽ വാടാ അനു. മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല. അതി. ച. 1 ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ,മതിനു പണയം പറയാ,മതു ധരിക്കേണം, ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം. അതി. 2. പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു, രണ്ടാമതും നേടിനേൻ കനക്കെ ഞാൻ. മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ. അതി. 3. ദ്യൂതമിനിത്തുടർന്നാലപജയമെന്നു ചേതസി നിനയ്ക്ക നീ, യദി ഭയം നീ തരിക മേ മഹംരണമയം എനിക്കോ ഭേദമില്ലോ,രുപോലെ തദൂഭയം ദൃഢജയം അതി. ശ്ളോ. ധീരോദാത്തഗുണോത്തരോദ്ധുരസുസം- രബ്ധോദ്ധതാർത്ഥാം ഗിരാം സ്വൈരാരാദ്ധവിധാതൃദാരവിഹിതോ- ദാരപ്രസാദാന്മുഖാത്‌ ആരാദാർത്തമനാ മനാങ്ങ്നിശമയൻ മനാഭിമാനോന്മനാ ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേ- ത്യാഭാഷതേ നൈഷധം. പദം 18 പുഷ്കരൻ: പ. നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര, അനു. നയനിധേ, നീയും ഞാനും നവനവനൈപുണം ദേവനരണം ഇന്നു ചെയ്തീടണം. നന്നേ. ച. 1 മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി, മുദ്രിതമതിരഹമതിതരാം, ഉദ്രിക്തമായതു മദ്ബലംബഹു- വിദിതചര,മിനി ദേവനേ ജയമെങ്കിലെന്തിനു ശങ്കയിന്നിഹ? നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ വന്നാനേ, നന്നധികം, ഒന്നു നിർണ്ണയം വീരസേനനന്ദന, മൂഢ, മൂഢ.... നന്നേ. 2. പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക പൂവലണിതനുരമണിയൊഴിയവേ, ബുദ്ധിശക്തിയുമസ്തമിച്ചിതു താവും വസനമോ ഭൂഷണങ്ങളോ നാവോ വാണിയോ ഭീമസേനയോ പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക, പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ സമ്പ്രതി തരുവാനോ നീ വന്നു? നേരറിഞ്ഞേ നേ നള! വെരസേനേ, നന്നേ. നളൻ: 3. പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ? പേടി ലവമതു പോയിതോ തവ പേശലാങ്ഗി മത്പ്രേയസീം പ്രതി? പാടവം കപടത്തിനെന്നിയേ എന്തിനുള്ളതു ഹന്ത തേ? വദ. കൂടസാക്ഷിയല്ലയോ, നീയെടാ? നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ നീചമാനസ, നിന്നെ വീടുവാനോ? പ. നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന! രങ്ഗം പന്ത്രണ്ട്‌: നിഷധരാജഗൃഹം തോടി - ചെമ്പട ശ്ളോ. വാദിച്ചേവം കയർത്തൂ വടിവൊടിരുവരും ചൂതിനായങ്ങെതിർത്തൂ മോദിച്ചേ വന്നടുത്തൂ പലരുമിഹ നള- ന്നന്നു ദാക്ഷ്യം പെരുത്തൂ ബാധിച്ചോനെക്കെടുത്തൂ ബഹുജനനടുവേ വൈരമുൾക്കൊണ്ടടുത്തൂ, ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം പാരമാടൽപ്പെടുത്തൂ. 18 പദം 19 നളൻ പ. ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ ദുർമ്മതേ, നീച, ചിരായ വേപസേ കിം? അനു. ആവിലിതശശികുലം അതിചപലമാശു നിന്നെ ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം? അപരാധജാതമേതേതുവിധം മമ! ജീവിതം. ച. കൊല്ലുവാനിന്നല്ല, ദുരാശയ, കോപമധികമുണ്ടെങ്കിലും എനി- ക്കല്ലയോ പണയം വച്ചു ചൂതിനി- ങ്ങുള്ളൊരു ധനചയം ജീവനും, നവ- പല്ലവാങ്ഗി മധുരവാണി ഭൈമിയു- മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു നല്ല ശിക്ഷയെന്തു വേണ്ടുവെന്നതു നിധനമെങ്കിലതു നമുക്കു ചേർന്നതും. ജീവിതം. 2. ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ, ന തവ കേൾ കുശലതാ, കലി- ദുഷ്ടമായി മന്മാനസമനുദിന- മിന്നിതകതളിരിലവഗതം, തവ പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര- മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു- മൊട്ടുമില്ല ശിഷ്ടലോകകൗതുകം കരിണമേവ ഹരി ന ഹന്തി കിരിമപി. ജീവിതം. 3. നീരസം നിന്ദാപദമതിതരാം വീരസേനസുതനേകദാ കൃത- വൈരമാതുരം ഭ്രാതരം കൊന്നു ചുതു പൊരുതു ബത രോഷിതനായി തി പാരിലിന്നു വീരമായ പരിഷകൾ പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു പാരമിങ്ങസാരതേതി ചേതസി ഭാവനാ ഭവാനു ജീവനൗഷധം. ജീവിതം. മോഹനം- ചെമ്പട ശ്ളോ. കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന- ങ്ങുല്ലാസത്തോടോർത്തു നിന്നൂ നളൻതാൻ നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ കല്യാണാത്മ ഹംസരാജാ ബഭാഷേ. പദം 20 ഹംസം: പ നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര, നീ ജയിക്ക നയവാരിധേ, അനു. ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ വിഷമങ്ങൾ തീർന്നു തേ വീര്യമുണ്ടായ്വരിക. നിഷ. 1 ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ? എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും, വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തു ഫലം? എന്തുചൊല്വൂ, അന്യായം നിന്നോടു കലിവിരോധം. നിഷ. 2 നളിനഭവനിലയനാൽ ഞാനിഹാഗതനായി, നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ: നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ നവനവവിഭൂതിരസമനുഭവിച്ചു വസിക്ക എന്നു നിഷ. 3 പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ: ഭുജബലനിധേ, വധിയായ്ക പുഷ്കരനെ എന്ന്‌. ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ തി ഭുവനപതിയനുഗ്രഹിച്ചു ഭൂപ, തേ കുശലമസ്തു. നിഷ. പന്തുവരാളി- പഞ്ചാരി പദം 21 നളൻ: പ. സ്വാഗതം ദയാപയോനിധേ, ഹംസരാജ, ഭാഗധേയപൂരവാരിധേ, അനു. ഏകതാനതാ നിനക്കു ശോകതാനവേ മമൈവ. സ്വാ. ച. 1 എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു ധന്യചരിത, വന്നതിന്നു നന്നുനന്നഹോ! മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു, വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ! സ്വാ. 2. പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത! പുഷ്കരാ,ഭവാനെ ഞാൻ വിധിക്കയില്ലിനി; ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന. പ. പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു പൂർവ്വതോപി പ്രചുരകൗതുകം. പുഷ്കരൻ: 3. ക്ഷോണിതപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു കാണതഖിലവും നരേന്ദ്ര, കലിവിലാസമേ. പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ, നൂനം ഭവദധീനം നിധനമവനമെങ്കിലും. പ. അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ. സൗരാഷ്ട്രം - അടന്ത ശ്ളോ. പുഷ്കരൻ മനസി പുഷ്കലമോദം പുക്കു വാണു നിജമേവ നികേതം സത്കൃതിം നളകൃതാം സ ഗൃഹീത്വാ തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ 20 പദം 22 ഹംസം: പ. അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം. അനു. അകിലിൻ മണമെഴും നിൻഗുണപരിമളം അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം. അഖിലം. 1. അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ- ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ, ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം ജാതിചാപല്യമോ നമുക്കു പണ്ടേ, സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ സുതനോടും നിജസുതനോടും സഹ സുതനു ഭൈമി വരായ്കയാൽ. അഖിലം. (മോഹനം) നളൻ: 2. അരികത്തു വന്നിരിക്ക സഖേ, ഹംസ, പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ, നരകത്തിൽനിന്നു കരയേറിനേനറിക അരികിൽ തലോദരി വരികിലിപ്പോൾ സരസിജാസനശാസനം മമ ശിരസി ഭൂഷണമാക്കി നീയിഹ ഹരിണനേർമിഴി ഭൈമി വരുവോള- മരികിൽ മമ വാസം പിരികൊല്ലാ. അഖിലം. ഹംസം: 3. ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക മുനിവരൻ നാരദനിതാ വരുന്നൂ; ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ- കണിക പിന്നെയില്ല കണികാണുവാൻ. മനുജനായക, മുനിയെ മാനയ, മനസി മമ കൊതി പെരുത്തു കേളിഹ സരസി ചെന്നു വിരുന്നുമുണ്ടു വരുന്നു ഞാൻ തവ പരിസരേ. അഖിലം മദ്ധ്യാമവതി - ചെമ്പട ശ്ളോ. വിവൃണ്വതീനാം പ്രണയം പചേളിമം സുവർണ്ണഹംസസ്യ ഗിരാമഥാവധൗ വിപന്നസന്താപഹരഃസമാഗതോ നൃപം നമന്തം നിജഗാദ നാരദഃ 21 പദം 23 നാരദൻ: പ. വീരലോകമണേ, ചിരം ജീവ നിഷധേന്ദ്ര, വിരസേനസുത, അനു. വാരിജസംഭൂതി മേ പിതാ വരദനായി കാരുണ്യശാലീ വീര. ച. 1 എന്നോടൊന്നരുളി ജഗദ്ഗുരു യാഹി നാരദ, ഭൂപൻനളനൊടു ഭൈമിയേയുമിങ്ങാത്മജന്മാരെയും വീര. മേളയേതി തം ഭീമമഭിധേഹി. 2. കലികൃതമഖിലമഘമകന്നിതു, നളനപി മങ്ഗലമവികലമുദയതു. സതികളിൽമണിയൊടു നീ പുരം പ്രവിശ, സന്മുഹൂർത്തവും സരസ്വതീ വദതു. വീര. 3. ഭാരതിയാലുദിതം സമയവു- മാശു സങ്ഗതമിന്നു നൃപാലക ഭീമഭൂമിപനും ഭൈമിയും വന്നതു സേനയാ സഹ കാണിതു നരേന്ദ്രാ. വീര. (മദ്ധ്യമാവതി) ശ്ളോ. ഈവണ്ണം നാരദൻ വന്നരുളിന വചസാ തോഷിതേ നൈഷധേന്ദ്രേ താവും മങ്ഗല്യവാദ്യദ്ധ്വനിതബധിരിതാ- ശേഷദിക്ചക്രവാളം സൗവർണ്ണേദ്ദണ്ഡകേതുപ്രചുരവരചമൂ- വേഷ്ടിതോ ഭീമനും വ- ന്നാവിർമോദംപുരസ്താത്‌ സഹ നിജസുതയാ വ്യാഹരദ്വൈരസേനിം 22 ****************** </poem> [[വർഗ്ഗം:നളചരിതം ആട്ടക്കഥ]] gof6rjh6l305p2vjyf3gvjbsdvioep3 214657 214656 2022-08-20T14:02:14Z 117.217.197.117 wikitext text/x-wiki {{header | title = നളചരിതം നാലാം ദിവസം | genre = ആട്ടക്കഥ | author = ഉണ്ണായിവാര്യർ | year = | translator = | section = | previous = [[നളചരിതം മൂന്നാം ദിവസം]] | next = | notes = }} ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ നാലാം ദിവസം (നളചരിതം ആട്ടക്കഥ നാലുദിവസങ്ങളായി രചിച്ചതിൽ അവസാനത്തെ ദിവസം. ഇതോടെ നളചരിതം ആട്ടക്കഥ സമ്പൂർണ്ണം) <poem> നളചരിതം ആട്ടക്കഥ നാലാം ദിവസം ഭൈരവി - ചെമ്പട ശ്ളോകം. ഖലൻകലിയകന്ന നാൾ കരളിലോർത്തു തൻ കാമിനീം നളേ കില നടേതിലും നയതി സത്വരം തം രഥം അലം ബത നിലിമ്പരും ഹൃദി പുലമ്പിനാർ വിസ്മയം വിളംബിതഗതിർബഭാവരുണസൂതനസ്തോന്മുഖൻ. 1 പദം 1 കവിവാക്യം: പ. അതിതൂർണ്ണമെഴുന്നരുളി ഋതുപർണ്ണഭൂപൻ അനു. മധുനേർവാണീപാണിഗ്രഹണ- കുതുകവേഗാത്‌ പുളകിതരൂപൻ, അതി. ച. 1 മണിഭൂഷണമണിഞ്ഞു മെയ്യിൽ മണിചിലയുമമ്പുംകൈയ്യിൽ മനമനങ്ഗശരതീയിൽ മറുകി,യാധിയിൽ വനിതമാരണിമാണിക്കപരിണയനമനോരാജ്യം അനവധിയനുഭവിച്ചു താനകമേ ആനന്ദിച്ചു. അതി. 2. ദർപ്പിതവിരോധികാലൻ, ദർപ്പകവിലുപ്തശീലൻ, ദർപ്പണദർശനലോലൻ, ദർപ്പകോജ്ജ്വലൻ, മുപ്പാരിലും പുകൾകൊണ്ട കോപ്പേൽമിഴിതൻവിരഹാത്‌ കല്പമെന്നു കല്പിപ്പവനല്പമപി കാലലവം അതി. 3. വാർഷ്ണേയൻ പറഞ്ഞുകേട്ടു വഴി കഴിഞ്ഞവാററിഞ്ഞു കോഷ്ണമാതപവും കണ്ടു കൗതുകാകുലൻ, ബാഹുകനെബ്ബഹുമാനിച്ചു വാഹനവരത്തിലൂടെ ബാഹുബലജലരാശി വടിവെഴുന്ന കുണ്ഡിനത്തിൽ. അതി. രങ്ഗം ഒന്ന്‌: കുണ്ഡിനപുരം കല്യാണ്‌ - ചെമ്പട ശ്ളോ. ഉപഗമ്യ സ കുണ്ഡിനം പുരം ത- ന്ന്രുപസഞ്ചാരവിഹീനമേവ പശ്യൻ അതികുണ്ഠമനാ ജഗാമ ചിന്താ- മൃതുപർണ്ണോഥ വിഷണ്ണതാവിവർണ്ണഃ പദം 2 ഋതുപർണ്ണൻ: (ആത്മഗതം) പ. ഉർവ്വീസുരചാപലം പെരുതേ, പാരിൽ സർവ്വവിദിതം കേവലം. അനു. നിർവ്വിചാരം പുറപ്പെട്ടു നിജപുരാത്‌ അതിഹാസപദമാസമിതിഹാസകഥയിലും. ഉർവ്വീ. ച. 1 അബദ്ധമോതിനാൻ വന്നോരാരണൻ, വ- ന്നടുത്താനെന്നോടന്നേരം മാരനും, തൊടുത്താനമ്പുകളിദാരുണം, പേ- പ്പെടുത്താനെന്നെയീവണ്ണം ക്രൂരനകാരണം ഉർവ്വീ. 2. മഥനംചെയ്വതിനന്യധൈര്യവും മ- ന്മഥനത്രേ പടുതയും ശൗര്യവും; അഥ നല്ലതെനിക്കെന്തു? കാര്യവും? അ- കഥനമെന്നുറച്ചേൻ ഗാംഭീര്യവും വീര്യവും. ഉർവ്വീ. 3. വിധിവിധുവിധുമൗല്യവാരിതാ മ- ദ്വിധേ പാഴായ്‌വരാ മാരശൂരതാ വിധുരത ഇനിയെന്നാൽ ദൂരിതാ, ഈ വിദർഭവിഷയമെന്നാലെനിക്കെന്തു ദൂരതാ? ഉർവ്വീ. ------------ രങ്ഗം രണ്ട്‌: ഭൈമീഗൃഹം ദമയന്തി, തോഴി പുന്നാഗവരാളി-ചെമ്പട ശ്ളോ. ­ അഥ ദമ­യന്തി താന­ഖി­ല­മേവ സുദേ­വ­മു­ഖാൽ ദ്രുത­മൃ­തു­പർണ്ണ­നി­ന്നു­വ­രു­മെ­ന്നു­പ­കർണ്ണ്യ­മുദാ അനി­തരചിന്ത­മാസ്ത മണി സൌധതലേ വിമലേ രഥഹയ­ഹേഷ കേട്ടു­ദി­ത­തോ­ഷ­മു­വാച സഖീം ദമ­യന്തി രംഗ­ത്തിന്റെ നടുവിൽ ഇരി­ക്കു­ന്നു. ചെവി­ടോർത്തും ഉൽക­ണ്ഠ­യോടും അടുത്തു തോഴി കേശിനി നിൽക്കു­ന്നു. ദമ­യന്തി പല്ലവി തീർന്നു സന്ദേ­ഹ­മെല്ലാം എൻ തോഴി­മാരേ തീർന്നു സന്ദേ­ഹ­മെല്ലാം അനു­പ­ല്ലവി തീർന്നു വിഷാ­ദ­മി­ദാനീം ഇന്നു തെളി­ഞ്ഞി­തെ­ന്നി­ലാ­ന്ദ്രാണീ ചേർന്നു പർണ്ണ­ദനാം ക്ഷോണീ­ദേ­വാണീ നേർന്ന നേർച്ച­ക­ളെല്ലാം മമ സഫ­ലാ­നി. ഭൂത­ല­നാ­ഥ­നെൻ നാഥൻ വന്നു കോസ­ല­നാ­ഥനു സൂതൻ മാത­ലി­താനും പരി­ഭൂ­ത­നാ­യി­തിന്നു മോദ­ലാഭം ബഹു­ത­ര­മ­തു­മൂലം ഈ പദം ഇരു­ന്നാ­ടു­കയും ചൊല്ലാ­യാ­ടു­കയും പതി­വു­ണ്ട്‌, ചൊല്ലിയാ­ട്ട­മാ­ണെ­ങ്കിൽ പതി­വു­പോലെ ഇര­ട്ടി­വേ­ണം. നാദ­മ­സാരം കേൾക്കായി രഥ- കേതു­വി­തല്ലോ കാണായി ചാരേ വന്ന തേരിലാരു മൂവ­രി­വർ വൈര­സേ­നി­യില്ല നീര­സ­മാ­യി. മാരു­ത­­മാ­ന­സവേഗം കണ്ടു തേര­തി­നി­ന്ന­തു­മൂലം വീര­സേ­ന­സു­ത­സാ­ര­ഥി­യു­ണ്ടിഹ ഭൂരി­യ­ത്ന­മ­ഖിലം മമ സഫ­ലം. മൂന്നാം ചര­ണ­ത്തിനു മുമ്പായി ദമ­യന്തി തേരിന്റെ കൊടി­ക്കൂ­റ­പാ­റു­ന്നതും തേരി­ലു­ള്ള­വർ ആരെന്നു സൂക്ഷി­ച്ചു­നോ­ക്കു­ന്നതും നള­നി­ല്ലെന്നുകണ്ട്‌ ഇച്ഛാ­ഭം­ഗപ്പെടുന്ന­തു­മെല്ലാം നടിയ്ക്കുന്നു. പിന്നെ സഖി­യോ­ടായി - അല്ലയോ തോഴി! ഇനി വേഗം നീ പോയി ഈ സൂതൻ ആരാ­ണെന്ന പര­മാർത്ഥം അറി­യാൻ ഉത്സാ­ഹി­ച്ചാ­ലും. വരൂ. (കൈകോർത്തു പിടി­ച്ചു­ മാ­റി) തിര­ശ്ശീല രംഗം നാല്‌ ശങ്ക­രാ­ഭ­രണം - ചെമ്പട സായാഹ്നേസൌ പുര­മു­പ­ഗതോ മണ്ഡിതഃ കുണ്ഡി­നാഖ്യം ജ്ഞാത്വാ ഭൈമീ പരി­ണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ പൌരൈരാ­വേ­ദി­ത­നി­ജ­ഗതിം ഭീമ­മേ­ത്യർത്തു­പർണ്ണ- സ്തത്സ­ല്ക്കാ­ര­പ്ര­മു­ദി­ത­മ­നാസ്സംകഥാം തേന തേന. ഭീമരാജൻ: കിമു തവ കുശലം മനു­കു­ല­നാ­യക കിന്നു മയാ കര­ണീയം? പരി­ജ­ന­മില്ലാരും പരി­ച്ഛ­ദ­മൊ­ന്നു­മില്ല പാർത്ഥി­വേന്ദ്ര പറ­യേണം പരി­ചൊടു നിൻ വരവു കാരണം കൂടാ­തെ­യല്ല പ­ര­മൊ­ന്നു­ണ്ടു­ള്ളിൽ പ്രണയം കരു­തീ­ട്ടതും ഇതു കരു­തു­ന്നേരം കുതു­ക­മെ­നിക്കു പാരം എന്തെ­ന്നല്ലീ പറ­യാമേ പുരവും പരി­ജ­ന­വു­മി­തു­തന്നെ തനി­ക്കെന്നു പര­മാർത്ഥം ബോധിച്ചല്ലോ പരി­ചോടു വന്നു ഭവാൻ സുകൃ­തി­ഞാ­നെ­ന്നതു സംശ­യ­മേ­തു­മില്ല സൌഖ്യമായി ഹൃദയേ മേ സുകൃ­ത­മി­ല്ലാ­ത­വർക്കു സുചിരം പ്രത്നം­കൊണ്ടും സുജനസംഗ­മ­മുണ്ടോ സുല­ഭ­മായി വരുന്നൂ? ആനന്ദഭൈരവി --ചെമ്പട ഋതുപർണ്ണൻ ഭീമ­ന­രേന്ദ്ര മേ കുശലം പ്രീതി­യോടെ കേൾക്ക ഗിരം പല­നാ­ളായി ഞാനോർ­ക്കുന്നു തവ പുരേ വന്നീ­ടു­വാൻ മുറ്റു­മ­തി­ന്നയി സംഗ­തി­വന്നു മറ്റൊരു കാര്യ­മേ­തു­മില്ലാ തവ ഗുണ­ങ്ങ­ളോർക്കു­മ്പോൾ അവ­ധി­യുണ്ടോ ചൊല്ലു­വാൻ ത്വദ്വി­ധ­ന്മാ­രെ­ക്കാ­ണ്മ­തി­തല്ലോ സുകൃ­ത­സാദ്ധ്യം മറ്റേ­തു­മില്ലാ പരി­ച­യവും വേഴ്ചയും പെരി­ക­യില്ലേ നാം തമ്മിൽ പ­റ്റ­ലർകാല! ഭാഗ്യ­ലഭ്യം പാരിൽ ഭവാ­ദൃശ സംഗ­മ­മ­ല്ലോ. തിര­ശ്ശീല രംഗം അഞ്ച്‌ ദമ­യന്തി - തോഴി ഘണ്ടാരം - ചെമ്പട താമര ബന്ധു­വം­ശ­മു­ട­യോ­ര­വ­നി­പ­തി­ല­കൻ ഭീമ­ന­രേ­ന്ദ്ര­നൊ­ടു­മൊ­രു­മി­ച്ച­ര­മത കുഹ­ചിൽ ഭീമ­ജ­യാ­കി­ലാ­കു­ല­മനാ രമ­ണനെ അറി­യാ- ഞ്ഞാമ­യ­ഭൂ­മ­ധൂ­മ­മ­ലിനാ സഖിയെ നിര­ദി­ശൽ രണ്ടാം­രം­ഗ­ത്തിലെ നില­ത­ന്നെ. ദമ­യന്തി നൈരാശ്യത്തോടെ തോഴി­യോട്‌: പല്ലവി സ്വല്പ­പുണ്യ­യാ­യേൻ ഞാനോ തോഴി­യെ­ന്മെഴി കേൾ നീ അനു­പ­ല്ലവി സുപ്ര­സ­ന്ന­വ­ദനം രമണം കാണ്മ­നെന്നു കാമ­കോ­ടി­സു­ഷമം വിര­ഹമോ കഠോരം കട­ലിതു വീത­ഗാ­ധ­പാരം വിധു­ര­വി­ധു­ര­മി­തിൽ വീണുഴന്നു വിഷ­മ­മെ­ന്നു­റച്ചു വേദന പാരം വിര­വി­നൊ­ടെ­ന്നാൽ നീയ­തെല്ലാം വീര്യപു­മാനെ കാണ്മാ­നയി വേല ചെയ്യേണം വികൃ­ത­രൂ­പ­മേ­ത­തൃ­തു­പർണ്ണ- ഭൂമി­പാ­ല­സൂതം വിദിത നിഷ­ധ­പതി വീര­നെന്നു വിര­വിൽ വന്നു ചൊല്ലി ഭൂസു­ര­നേ­കൻ തിര­ക­വ­നോടു പോയി നീയ­തെല്ലാം ധീര­ന­വന്റെ മൊഴി കേട്ടു വീണ്ടു­വ­രേണം അശനശയനപാനം കഥ­മ­വ- നതു­മ­റി­ഞ്ഞീ­ടേണം ഒളി­വിൽ മരു­വി­പു­ന­രോ­ടി­വന്നു സക­ല­മാശു മമ കേശിനി ചൊല്ലേണം കള­യ­രുതേ നീ കാല­മേതും ക്ളേശ­വി­നാ­ശ­ന­ത്തിനു നൂനം കൌശല­മേ­തൽ സഖി­യോട്‌ അതു­കൊണ്ട്‌ ഇനി വേഗം നീ പോയി വരി­ക. സഖി: ഞാൻ വേഗം പോയി­വരാം എന്ന്‌ കാണിച്ച്‌ മാറി­പ്പോ­കു­ന്നു. തിര­ശ്ശീല സ്വല്പ­പു­ണ്യ­യാ­യേൻ എന്ന പദവും തീർന്ന്‌ സന്ദേ­ഹ­മെന്ന പദം­പോലെ ഇരു­ന്നി­ട്ടാടാം രംഗം ആറ്‌ ബാഹു­കൻ - കേശിനി പന്തു­വ­രാളി - ചെമ്പട പ്രിയ­ദർശ­ന­പ്ര­സി­തയാ ബത ഭീമ­ജയാ നള ഇതി ബാഹുകേ ജനി­ത­സം­ശ­യ­മാ­ന­സയാ ഇതി കില കേശിനി നിഗ­ദിതാ നള­മേ­ത്യ­ജ­വാ- ദ്രഥ­ഗ­ത­മ­ന്വയുങ്ക്ത കുശലാ കുശലം കുശലാ ബാഹു­കൻ വല­തു­വശം ഇരി­ക്കു­ന്നു. കേശിനി ഇട­ത്തു­നിന്നു പ്രവേ­­ശിച്ച്‌ അന്യോന്യം കണ്ട്‌: പല്ലവി ആരെടോ നീ നിന്റെ പേരെന്തു ചൊല്ലേണം അരുടെ തേരി­തെടോ അനു­പ­ല്ലവി ദൂര­ദേ­ശ­ത്തിൽ നിന്നു വന്ന­വ­രെന്നു തോന്നി നേരു­തന്നെ ചൊല്ലേണം കാര്യമു­ണ്ടി­ങ്ങ­തി­നാൽ നിഷ്ഫ­ല­മ­ല്ല­റിക നിർബ്ബ­ന്ധ­മി­തെ­ന്നുടെ ചേല്പ്പെറും ഭൈമി­യുടെ കല്പ­ന­യാൽ ഇപ്പോളീ­യ­ന്തി­നേരം ഇപ്പുരം തന്നിലേ വ- ന്നുൾപ്പൂക്ക നിങ്ങ­ളാ­രെ­ന്നെ­പ്പേരും പറ­യേണം ബാഹു­കൻ- ഭൈരവി - ചെമ്പട പല്ലവി ഈര്യതേ എല്ലാം നേരേ ശോഭ­ന­വാണീ മുദാ അനു­പ­ല്ലവി കാര്യമെന്തു തവ ചൊല്ലെ­ന്നോടു പെരികെ വിദൂ­രാൽ വന്നോ­രല്ലോ ഞങ്ങൾ ഇവിടെവന്ന ഞങ്ങ­ളിന്നു ഋതുപർണ്ണഭൂപ സാരഥികൾ ഇരുവ­രി­ലഹം ബാഹു­ക- നെന്തു­വേണ്ടു തവ ചൊല്ലെ­ന്നോടു കേശിനി: മന്ദിരേ ചെന്നാ­ലെങ്ങും കണ്ണിലേ കിട്ടാ കാണ്മാൻ മന്നി­ലി­ന്ദ്ര­നൃ­തു­പർണ്ണ­­നൃ­പ- നെന്തിങ്ങു വന്നീ­ടു­വാ- നെന്നു കേൾക്കാമോ നമ്മാ- ലന്യ­നെങ്ങു പോയ്‌ അവനെ അറിയും ചില­രി­വിടെ ബാഹു­കൻ: ധരണിപന്മാ­ര­നേകം വരു­മേ­പോൽ നീളെ­യുള്ളവർ നളനെ വെടിഞ്ഞു ദമ­യ­ന്തി­പോൽ ഭൂപ­മേകം വരി­ക്കുന്നു പോൽ കേശിനി: അക്കഥ കേട്ടോ വന്നാ­നർക്ക­കു­ലീ­നൻ മന്നൻ നില്ക്കതു മറ്റുണ്ടു ചോദി­ക്കേണ്ടു മേ ദിക്കി­ലെ­ങ്ങാനും നള­സ­ല്ക്ക­ഥ­യുണ്ടോ കേൾപ്പാൻ ദുഷ്കരം ഭൈമിയോ ജീവി­ക്കു­ന്ന­തി­ന്നേ­യോളം ഒളി­വിലുണ്ടോ ഇല്ല­യോ­വാൻ നളനെ ആർ കണ്ടു ഭൂതലേ ഉചി­തമപരവ­ര­ണോ­ദ്യമം എന്തു ഹന്ത നള­ചി­ന്തയാ പർണ്ണാദൻസാ­കേ­ത­ത്തിൽ വന്നോരു വാർത്ത­ചൊ­ന്നാ- നന്നതി­നു­ത്തരം നീ ചൊന്നാ­നേ­പോൽ ഇന്നാ­മൊ­ഴി­കൾ നീതാ­നെ­ന്നോടു പറ­യേ­ണ- മെന്നുമേ ഭൈമി­ക്കതു കർണ്ണ­പീ­യൂ­ഷ­മല്ലോ കുല­വ­ധൂനാം കോപ­മാകാ പല­രില്ലേ ലോക­സാ­ക്ഷി­കൾ ഉഭ­യ­ഭു­വ­ന­സു­ഖ­മ­ല്ലയോ വന്നു കൂടു­വ­തി­വർക്കു മേൽ ഇത്രയും പറഞ്ഞപ്പോൾ തനിക്ക്‌ കൃത്യാന്തര­ങ്ങ­ളു­ണ്ടെന്നു ബാഹു­കന്‌ ഓർമ്മ­വന്ന്‌ കേശി­നിയെ യാത്ര­യാ­ക്കു­ന്നു. അവൾ സ്ഥലം വിടാതെ ബാഹു­കൻ ചെയ്യു­ന്ന­തെല്ലാം ഒളി­ഞ്ഞു­നിന്ന്‌ കാണു­ന്നു. ബാഹു­കൻ ഋതുപർണ്ണന്റെ ഭക്ഷണം പാകം­ചെ­യ്യു­ന്നു. സ്മര­ണ­മാ­ത്ര­യിൽ വെള്ളം പാത്ര­ത്തിൽ വന്നു നിറ­യുന്നു; അഗ്നി ജ്വലി­ക്കു­ന്നു. പാകം ചെയ്ത­വി­ഭ­വ­ങ്ങൾ ഋതു­പർണ്ണന്റെ അടുത്തു കൊണ്ടു­പോയി വിള­മ്പി­ക്കൊ­ടു­ക്കു­ന്നു. ഒടുവിൽ വിശ്ര­മി­ക്കു­വാ­നായി രഥ­ത്തിൽ ചെന്നി­രി­ക്കു­മ്പോൾ വാടിയ പുഷ്പ­ങ്ങളെ കാണു­കയും അവയെ കയ്യി­ലെ­ടുത്തു തിരു­മ്മു­കയും ചെയ്ത­പ്പോൾ പൂക്കൾ വീണ്ടും ശോഭി­ക്കു­ന്നു. കേശിനി ഇതെല്ലാം നോക്കി­ക്കണ്ട്‌ പിൻമാ­റു­ന്നു. ബാഹു­കൻ വിശ്ര­മി­ക്കു­ന്നു. - തിര­ശ്ശീ­ല- രംഗം ഏഴ്‌ ദമ­യ­ന്തി, കേശിനി ദർബാർ-ചെ­മ്പട വെളി­ച്ചമേ ചെന്നു തിര­ഞ്ഞൊ­രോന്നേ കളി­ച്ച­വൻ ചൊന്നതു കേട്ടു പോന്നു ഒളിച്ചു പിന്നോട്ടു ധരിച്ചു ദൂതി വിളിച്ചു ഭൈമീം വിജനേ പറ­ഞ്ഞാൾ ദമ­യന്തി ചിന്താ­മ­ഗ്ന­യായി വല­തു­വശം ഇരി­ക്കു­ന്നു. കേശിനി പതി­വ­നു­സ­രിച്ച്‌ പ്രവേ­ശിച്ചു വന്ദിച്ച്‌ പല്ലവി പൂമാതിനൊത്തചാരുതനോ, വൈദർഭി, കേൾനീ, പുരുഷരത്നമീ ബാഹുകനോ, ധീമാ­ന­വ­നെ­ന്നോട്‌ നാമവും വാർത്തയും ചൊന്നാൻ....പൂ നള­നി­ല്ലൊ­ര­പ­രാധം പോൽ ഉണ്ടെന്നാ­കിലും കുല­നാ­രി­ക്ക­രുതു കോപംപോൽ ഖല­നല്ല വാക്കു­കേ­ട്ടാൽ ഛല­മു­ണ്ടെ­ന്നതും തോന്നാ പല­തും­പ­റഞ്ഞു പിന്നെ ഫലി­ത­മത്രെ പാർത്തോളം അന്നാ­ദി­പാ­ക­സം­ഭാരം സ്വാമി­നി­യോ­ഗാൽ വന്നതു കണ്ടേ­ന­ന്നേരം കുഭേ നിറഞ്ഞു നീരം കുതുക­മെത്രയും­ പാരം ദംഭം­കൂ­ടാതെ ഘോരം ദഹ­നൻ കത്തി­യു­ദാരം വേഗേന വച്ച­ങ്ങൊ­രു­ങ്ങി­ക്കൊ­ണ്ടങ്ങു ചെന്നു സാകേ­ത­പ­തിയെ വണങ്ങി പോന്നു തേരി­ലൊ­തുങ്ങി പൂനി­ര­ക­ണ്ടു­മങ്ങി അവ­മർദ്ദനം തുടിങ്ങീ അവ­ക­ള­പ്പോൾ വിളങ്ങി കേശി­നിയെ പറ­ഞ്ഞ­യച്ച്‌ ദമ­യന്തി (ഇ­രു­ന്നു­കൊ­ണ്ട്‌) ചിന്ത മുഖാരി - ചെമ്പട അത്യാ­ശ്ചർയ്യം വൈഭവം ബാഹു­കീയം ദൂത്യാ­പ്രീത്യാ വേദിതം ഭീമ­പുത്രീ സാത്യാ­നന്ദം കേട്ട­നേരം നിനച്ചു മൂർത്ത്യാ ഗൂഢം പ്രാപ്ത­മേവ സ്വകാന്തം സ്വഗതം പല്ലവി നൈഷ­ധ­നി­വൻ താനൊ- രീഷ­ലില്ല മേ നിർണ്ണയം അനു­പ­ല്ലവി വേഷമീ­വ­ണ്ണ­മാ­കിൽ ദോഷ­മെ­ന്തെ­നി­ക്കി­പ്പോൾ ഒന്നേ നിന­യ്ക്കു­ന്നേരം മൊഴിയെ നള­നി­തെന്നു തന്നേ ഉറ­പ്പ­തു­ള്ളിൽ വഴിയെ വേഷം കാണു­മ്പോൾ വന്നീടാ തോഷം നിന്നാ­ലൊ­ഴിയെ വന്നി­തെൻ പ്രാണ- സന്ദേ­ഹ­മാ­പ­ത്സിന്ധു ചൂഴിയേ തോന്നു­ന്ന­തെ­ല്ലാ­മു­ണ്മയോ നേരാരു ചൊല്ലു­വ­ത­മ്മയോ ഇവനോടു ചേർന്നാൽ നന്മയോ ചാരി­ത്ര­ത്തിനു വെണ്മയോ അറി­യാ­വ­തല്ലേ മാതാ­വെ­ച്ചെന്നു കാണ്മ­നിന്നേ ത്രൈലോ­ക്യ­ത്തിന്നു മാതാവെ ചിന്തിച്ചു ഞാൻ മുന്നേ നന്മയ്ക്കു ലോക­നാ­ഥാ­നു­ഗ്രഹം പോരു­മൊന്നേ ധർമ്മ­സ­ങ്കടേ മാ­താ­വെ­നിക്കു നളൻതന്നെ അതി­ലോ­ക­ര­മ്യ­ചേ­ഷ്ടി­തൻ ഹത­ദൈ­വ­പാ­ശ­വേ­ഷ്ടി­തൻ ഖല­നാ­ശ­യാ­ഗ­ദീ­ക്ഷി­തൻ അനു­പേ­ക്ഷ­ണീ­യൻ വീക്ഷി­തൻ വേഷ­പ്ര­ച്ഛ­ന്നൻ എൻ കാന്ത­നെ­ന്നോ­ടു­ണ്ടോ വൈരം ഇല്ലെ­ന്നി­രി­ക്കി- ലെന്തേ തുടങ്ങി ഇപ്ര­കാരം എനിക്കു ഘോര­വ­ങ്കാ­ട്ടിൽ ആരു­പോൽ പരി­വാരം ഏതു ചെയ്താലും വന്ദി­പ്പ­തി­നി­ങ്ങ­ധി­കാരം പാപമേ താപ­കാ­രണം അതെ­ല്ലാ­മിന്നു തീരണം വിരഹം മേ മർമ്മ­ദാ­രണം അതി­ലേറെ നല്ലു മാരണം അതി­ദാ­രുണം അതി­നാൽ വിവ­ര­മെല്ലാം അമ്മയെ അറി­യി­ക്കട്ടെ എന്നു കാണിച്ച്‌ രംഗം വിടു­ന്നു. തിര­ശ്ശീല രംഗം എട്ട്‌ ബാഹു­കൻ, ദ­മ­യന്തി തോടി - ചെമ്പട പ്രീതേയം പ്രിയ­ദർശ­ന­ത്തി­നു­ഴ­റി­പ്പീഡാം വെടി­ഞ്ഞാ­ശു- പോ­യ്‌ മാതാവോ­ടു­മിദം പറ­ഞ്ഞ­നു­മതിം മേടി­ച്ചു­ടൻ ഭീമജാ മോദാൽ പ്രേക്ഷി­ത­കേ­ശി­നീ­മൊ­ഴി­കൾ കേട്ട­ഭ്യാ­ഗ­തം- ബാഹുകം ജാതാ­കൂ­ത­ശ­താ­നു­താ­പ­മ­സൃണാ കേണേ­വ­മൂചേ ഗിരം ദമ­യന്തി ഇട­ത്തു­വശം നില്ക്കു­ന്നു. ബാഹു­കൻ ഇട­ത്തു­നിന്ന്‌ പ്രവേ­ശിച്ച്‌ വല­ത്തു­വന്നു നില്ക്കു­ന്നു, ദമ­യന്തി വന്ദിച്ച്‌ പല്ലവി എങ്ങാ­നു­മുണ്ടോ കണ്ടു തുംഗാ­നു­ഭാ­വനാം നിൻ ചങ്ങാ­തി­യാ­യു­ള്ള­വനേ അനു­പ­ല്ലവി അംഗാ­ര­ന­ദി­യിൽ ബഹു­ത­രം­ഗാ­വ­ലി­യിൽ ഞാനോ മുങ്ങാ­വതോ മുങ്ങി മങ്ങി­നേ­ന­റി­യാ­ഞ്ഞേ­നേതും ബാഹു­കൻ: സാവേരി - ചെമ്പട പല്ലവി ആന്ദ­തു­ന്ദി­ല­നായി വന്നി­താശു ഞാൻ ആപ­ന്ന­നെ­ന്നാ­കിലും അനു­പ­ല്ലവി നൂനം നിന­ച്ചോ­ഴ­മി­ല്ലൂനം ശിവ­ചി­ന്ത­ന­നി­യ­മിഷു ജാനന്തം ക്രാന്ത്വാ ബത മാം ഖല­മ­തി­ര­ത­നു­ത­ക­ലി­രപി മയി പദം നിജ­രാജ്യം കൈവെ­ടിഞ്ഞു വന­രാ­ജ്യവാ­സി­യാ­യേൻ ഹവിരാജ്യ­പ്ര­സ­ന്ന­ദേവം രവി­രാജ്യം വാണേൻ അവശം മാം വെടി­ഞ്ഞു­പോയി തവ ശാപാ­ക്രാ­ന്ത­നായി കലി­യ­കലേ അഹ­മ­ബലേ വന്നിതു സുന്ദരി നിന്ന­രി­കി­ന്നി­നി- യൊരു­വർ പിരി­വർ ഉയിർവേ­ര­റവേ നിറവേ കുറവേ വില­പി­ത­മി­തു­മതി വിള­വ­തു­സു­ഖ­മിനി ദൈവാ­ലൊ­രു­ഗതി മതി ധൃതി­ഹതി ദമയന്തി പ്രേമാ­നു­രാ­ഗിണീ ഞാൻ വാമാ രമ­ണി­യ­ശീല ത്വാമാ­ത­നോമി ഹൃദി സോമാ­ഭി­രാ­മ­മുഖ ശ്യാമാ ശശിനം രജ­നീ­വാ­മാ­ക­ലി­ത­മുപൈതു- കാമാ ഗത­യാമാ കാമിനീ നിന്നോ­ടയി ഞാൻ ക്ഷണ­മപി പിരി­ഞ്ഞറിവേനോ കാമ­നീ­യ­ക­വി­ഹാ­ര­നി­കേത ഗ്രാമ­ന­ഗര കാന­ന­മെ­ല്ലാമേ ഭൂമി­ദേ­വർ പല­രെ­യു­മ­യച്ചു ചിരം ത്വാമഹോ തിര­ഞ്ഞേൻ ബഹു കര­ഞ്ഞേൻ എന്ന­താ­രോ­ടിന്നു ചൊൽവതു വ്യാപാരം വചനം വയ­സ്സി­വ­ക­ളോർക്കു­മ്പോ- ളിവൻ നൈഷ­ധൻ ശോഭാ­രം­ഗ­മൊ­രം­ഗ­മു­ള്ള­തെവിടെപ്പോ­യെ- ന്നു ചിന്താ­കുലാം ഭൂപാ­ലൻ ഭുജ­ഗേ­ന്ദ്ര­ത്തവസനം ചാർത്തി സ്വമൂർത്തിം വഹൻ കോപാ­രം­ഭ­ക­ടൂ­ക്തി­കൊണ്ടു ദയി­താ­മേവം പറ­ഞ്ഞീ­ടി­നാൻ ബാഹു­കൻ കാർക്കോ­ട­കൻ കൊടുത്ത വസ്ത്രം എടുത്ത്‌ സ്മരിച്ച്‌ ധരി­ക്കു­ന്നു. അപ്പോൾ പൂർവ്വ­രൂ­പ­ലാ­വണ്യം ലഭി­ക്കു­ന്നു. ദമ­യന്തി അതു കണ്ട്‌ സന്തോ­ഷ­ത്തോടെ അടു­ത്ത­പ്പോൾ ബാഹു­കൻ അല്പം കോപ­ത്തോടെ: സ്ഥിര­ബോ­ധം­മാഞ്ഞു നിന്നോ­ട­പ­രാധം ഭൂരി­ചെയ്തേൻ അവ­രോധം ഭൂമി­പാ­നാ­മ­വി­രോ­ധ­മായം അധികം കേള­ധർമ്മ­മെ­ല്ലാ­മ­റി­വേ­നാ­സ്താ­മി­തെല്ലാം സമു­ചി­തമേ ദയി­ത­തമേ നന്നിതു സുന്ദരി നിൻ തൊഴിൽ നിർണ്ണയ - മപരം നൃവരം വരിതും യതസേ യദയേ വിദയേ നിര­വധി നരപതി വരു­വ­തി­നിഹ പുരി വാചാ തവ മനു­കു­ല­പതി വന്നു ദമ­യന്തി: മുന്നേ ഗുണ­ങ്ങൾ കേട്ടു തന്നേ മന­മങ്ങു പോന്നു പിന്നെ അര­യന്നം വന്നു നിന്നെ സ്തു­തി­ചെയ്തു തന്നെ അതു­കേട്ടു ഞാനു­മന്നേ വരി­ച്ചേൻ മനസി നിന്നെ പു­ന­രെന്നേ ഇന്ദ്ര­ന­ഗ്നി­യ­മ­നർണ്ണ­സാ­മ­ധി­പനും കനി­ഞ്ഞി­രന്നു എന്ന­തൊന്നുംകൊണ്ടു­മു­ള്ളി­ല­ന്നു- മഭി­ന്ന­നിർണ്ണ­യ­മ­നി­ഹ്നു­ത­രാഗം മന്ന­വർ തിലക സമു­ന്നതം സദസി വന്നു മാല­യാലെ വരിച്ചു കാലേ എന്ന­പോലെ ഇന്നു വേല എ­ങ്ങാ­യി­രുന്നു തുണ ഇങ്ങാ­രി­നി­ക്കി­തയ്യോ ശൃംഗാര വീര്യവാ­രി­ധേ നളൻ: അഭി­ലാ­ഷം­കൊ­ണ്ടു­തന്നെ ഗുണദോഷം വേദ്യ­മല്ല പര­ദോഷം പാർത്തു­കാ­ണ്മാൻ വിരു­താർക്കില്ലാത്തു തരു­ണീനാം മന­സ്സിൽ മേവും കുടി­ല­ങ്ങ­ളാ­ര­റിഞ്ഞൂ തവ തു മതം മമ വിദിതം നല്ല­തു ചൊല്ലു­വ­തി­നി­ല്ലൊരു കില്ലിനി ഉചിതം രുചിതം ദയിതം ഭജ തം പ്രസിതം പ്രഥിതം രതി­ര­ണ­വി­ഹ­ര­ണ­വി­ത­രണചണ­നി­വൻ ഭൂമാ­വിഹ അണക നീയ­വ­നോടു ദമയന്തി നാഥാ നിന്നെ­ക്കാ­ണാഞ്ഞു ഭീതാ ഞാൻ കണ്ട­വഴി - യേതാ­കി­ലെന്തു ദോഷം മാതാ­വി­നിക്കു സാക്ഷി­ഭൂതാ ഞാനത്രേ സാപ­രാധാ - യെന്നാ­കിൽ ഞാന­ഖേദാ ധൃത­മോദാ ചൂത­സാ­യ­ക­മ­ജാ­ത­നാ­ശ­ത­നു­മാ­ദ­രേ­ണ­കാ­ണ്മാൻ കൌതുകേന ചെയ്തു­പോയ പിഴ­യൊ­ഴി­ഞ്ഞേ­തു­മി­ല്ലി- വിടെ കൈത­വ­മോർത്താൽ താത­നു­മ­റി­കി­ലി­തേ­തു­മാകാ ദൃഢ­ബോ­ധ­മി­ങ്ങു­തന്നെ വരി­ക്ക­യെന്നെ നേരേ­നിന്നു നേരു­ചൊ­ന്നതും നേരു­ചൊ­ന്നതും എന്നാടി കലാ­ശിച്ചു നളനെ നമ­സ്ക­രി­ക്കു­ന്നു. ഞാൻ പറ­ഞ്ഞതു സത്യ­മ­ല്ലെ­ങ്കിൽ വായു­ഭ­ഗ­വാൻ എന്റെ പ്രാണനെ അപ­ഹ­രിച്ചു കൊള്ളട്ടെ എന്നു കാണിച്ച്‌ നമ­സ്ക­രി­ക്കു­ന്നു. ബാഹു­കൻ ഇതി­കർത്ത­വ്യതാ മൂഢതയോടെ ഉദാ­സീ­ന­നായി കാണപ്പെ­ടു­ന്നു. കേദാ­ര­ഗൗളം ആത്താ­ന­ന്ദാ­തി­രേകം പ്രിയ­ത­മ­സു­ചി­രാ- കാംക്ഷി­താ­ലോ­ക­ലാ­ഭാൽ കാൽത്താർ കുമ്പിട്ടിവണ്ണം കളമൊഴി പറയും വാക്കു കേട്ടോരു­നേരം ആസ്തായം സ്വൈരി­ണീ­സം­ഗ­മ­ക­ലു­ഷ­ല­വാ- പാചി­കീർഷു­സ്ത­ദാ­നീ- മാസ്ഥാം കൈവിട്ടു നില്ക്കും നള­നൊരു മൊഴി­കേൾ- ക്കായി­താ­കാ­ശ­മ­ദ്ധ്യേ. ഇന്ദളം വാതോഹം ശൃണു നള ഭൂത­വൃ­ന്ദ­സാക്ഷീ രാജർഷേ തവ മഹിഷീ വ്യപേ­ത­ദോഷാ ആശങ്കാം ജഹിഹി പുനർവ്വി­വാ­ഹ­വാർത്താം ദ്രഷ്ടും ത്വാമു­ചി­ത­മു­പാ­യ­മൈ­ക്ഷ­തേയം (ചെണ്ട വല­ന്ത­ല) ശംഖ്‌, പുഷ്പ­വൃഷ്ടി അത്ഭു­ത­ത്തോടെ നളൻ അശ­രീ­രി­വാക്ക്‌ ശ്രദ്ധി­ക്കു­ന്നു. നളൻ ഏറ്റവും സന്തോ­ഷ­ത്തോടും സ്നേഹ­ത്തോടും ദമ­യ­ന്തിയെ എഴു­ന്നേ­ല്പിച്ച്‌ ആലിം­ഗനം ചെയ്തു സന്തോ­ഷി­പ്പി­ക്കു­ന്നു. തിര­ശ്ശീല രങ്ഗം എട്ട്‌: ഭീമന്റെ കൊട്ടാരം ബാഹുകൻ, ഭീമൻ സൗരാഷ്ട്രം-ചെമ്പട ശ്ശോ. ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീ- വേ, തി വിദ്യാധരന്മാർ കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾ- ക്കായി മങ്ഗല്യവാദ്യം, ആലോക്യാശ്ചര്യമേവം നിരവധി നിഷധാ- ധീശനും പേശലാങ്ഗീ- മാലിങ്ഗ്യാലിങ്ഗ്യ പുത്രാവപി സമമഖിലൈഃ പ്രാപ ഭീമം പ്രസന്നം പദം 13 ഭീമൻ: പ. സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ ഇല്ലിനി മരിക്കിലും ക്ഷതി. അനു. ഇഹലോകമിത,ഫലം മതമഖിലം, അവലോകിതമഥ നിന്മുഖകമലം. ച.1 ജീവിതമായതെനിക്കിവളേ കേൾ ശ്രീവീരസേനനു നീയിവ ലോകേ, ദൈവതകാരുണ്യംകൊണ്ടു വിലോകേ ദിവസമന്വാധികൾ സന്തി ന കേ കേ? യാവദസുവ്യയം, എനിക്കു കിനാവിലപി ഭയം, പണ്ടേ മമ ഭാവമുരുദയം, നാരീരത്നം മൂവുലകിലിയം, ഏവമേവ നീ, വിശേഷപൂരുഷ, ജീവലോകപാവനാത്മപൗരുഷ, ജീവ ചിരായ നിരായമയമൂഴിയിൽ, മാ വിയോഗം വ്രജതമൊരുപൊഴുതും, ആവിലമാകരുതാശയമാർക്കും ഉഭാവിമൗ വാം വിധി തന്നു മമ നിധ സഫലം. നളൻ 2. ദ്വാപരസേവിതനാം കലി വന്നു, ദുഷ്ടനെന്നുള്ളിൽ കടന്നങ്ങിരുന്നു; പാപമൊന്നിലങ്ങാശ വളർന്നു; പറവതിതെന്തു? സുഖങ്ങളകന്നു; നാടും നഗരവും എഴുനിലമാടശിഖരവും എല്ലാം വിട്ടു മാടുനികരവും; നിവാസമായ്ക്കാടും കുഹരവും, ഭൂപലോകദീപമേ, നിനക്കൊരു കോപശാപരോപലക്ഷമായഹം, താവകമെയ്യിലണഞ്ഞി, നിമേൽ പറയാവതോ, ശിവവൈഭവം ആയതു- മാവതുമില്ലിഹ, ദൈവവിരോധമി- തേ വരുത്തൂ ഇതി പറവതിനരിമ. സഫലം. ഭീമൻ: 3 വീരസേനാത്മജ, വില്ലാളിമൗലേ, വീര്യവതാം വരും വിപത്തുമപ്പോലേ; സൂര്യസോമന്മാർക്കു രാഹുവിനാലേ, സുനയ, നിനക്കു വന്ന തുയർ കലിയാലേ. പോക സാ കഥാ, ഭവാനിനി മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ; ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക- തസ്തമേതി മുക്തി ചേദുദേതി, വാ- മത്തലിതോർത്തോളമിത്തൊഴിൽ തോന്നിയ- താസ്തികോത്തമ, കീർത്തിമതാംവര, പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ കാത്തുകൊള്ളുവാൻ മതി തവ മതിഗതി. സഫലം രങ്ഗം ഒൻപത്‌: കുണ്ഡിനരാജധാനി നളൻ, ഋതുപർണ്ണൻ മോഹനം- അടന്ത ശ്ളോ. ഭീമേ ജാമാതൃസന്ദർശനമുദിതമതൗ തന്മതേനോന്മയൂഖ- ശ്രീമദ്രത്നോപ്തകേതൂദ്ഭടപടപിഹിതാർ- ക്കേന്ദുതാരേ പുരേസ്മിൻ പ്രാതഃ പ്രീതൈരുപേതോ നള ഇഹ സുദിനേ ഹന്ത! ദിഷ്ട്യേതി പൗരൈർ- ഗ്ഗീതാമാകർണ്ണ്യ വാർത്താം സകുതകമൃതുപർ ണ്ണോവദത്‌ പുണ്യകീർത്തിം. പദം 14. ഋതുപർണ്ണൻ പ. ഈശ്വരകാരുണ്യം കൊണ്ടേ നിഷ- ധേശ്വര, നിന്നെ ഞാൻ കണ്ടേൻ. അനു. ആശ്രയം നീയിങ്ങെല്ലാർക്കും പണ്ടേ തനുജിതകാമൻ പണ്ടേ മഹീതലസോമൻ പണ്ടേ പാർക്കിൽ. ഈ ച.1 എന്തെല്ലാം ചെയ്തേനപരാധം നിന- ക്കെന്നു നമുക്കില്ല ബോധം, എനിക്കിന്നതുകൊണ്ടുള്ളിൽ ഖേദം, നീയെൻ തലയിൽ വയ്ക്ക പാദം; എന്നിയില്ലാധിതണുപ്പനല്പം, എന്നതുകൊണ്ടെനിക്കില്ലൊരിളപ്പം. ഈ 2 മൂർത്തികണ്ടാലഭിരാമൻ, വിദ്യ- യോർത്തുകണ്ടാലോ, നീ ഭീമൻ, നമ്മിൽ മൈത്രമിനി വേണം ധീമൻ! എന്നും, നാത്ര ശങ്കാ പുണ്യനാമൻ! വാസ്തവമോർക്കിലുദർക്കമനർഘം, ഹാർദ്ദത്തിനില്ലിങ്ങെനിക്കൊരിളക്കം. ഈ 3 പരിതാപം പോയങ്ങകന്നു, നമ്മിൽ പരിചയവായ്പുമിയന്നു, അസ്മത്‌- പരിപന്ഥികൾ പോയമർന്നു, ദൈവ- പരിണാമം നന്നെന്നു വന്നു. പരിതോഷമുള്ളിലെഴുന്നുയരുന്നു, പരമതുകൊണ്ടു ഞാനിന്നിതിരന്നു. ഈ പദം 15 നളൻ: പ. പ്രേമ തേ തു വൃണേ ഋതുപർണ്ണഭൂമിപാലമണേ അനു. കാമരമ്യകളേബര, താമരബന്ധുകുലവര, പ്രേമ. ച. 1 അപരാധം ചെയ്തതു ഞാനങ്ങറിഞ്ഞു- കൊണ്ടത്രേ വീര്യവാരിനിധേ, അമ്പെഴും നിൻമുമ്പിൽനിന്ന, നൃതം പറഞ്ഞീലേ ഞാൻ ധീരമതേ, അപരമില്ലൊരു പിഴയറിയാതെപോലും മമ സാരമതേ, അറിഞ്ഞുകൊണ്ടരുതെന്നിലരസത രണജിത, വൈരിതതേ, രസസാരരതേ, പരം. പ്രേമ. 2 അതിസുഖവാസമിങ്ങു സുലഭമാമവനിയി,ലതു ധരിച്ചേൻ; അതുമൂലം നിന്നെസ്സേവിച്ചയി, നിന്മതങ്ങളെ ഞാ- നനുസരിച്ചേൻ, അറിയാതെ പോയി മൂവാണ്ടായി കാലമിപ്പോൾ, അതു നിനച്ചേൻ, അതിശയമത്രയുണ്ടങ്ങയി! നിൻ ഗുണത്തിനതു- മനുഭവിച്ചേൻ, ഉള്ളിലഭിരമിച്ചേൻ ചിരം. പ്രേമ. 3 അക്ഷഹൃദയം വിദ്യ അറിഞ്ഞപ്പോൾ മമ വിപദസ്തമയം, അശ്വഹൃദയം നിനക്കധുനാ തരുവൻ, വരുമദ്ധ്വരയം, അക്ഷയം നമ്മിലൈകമത്യ,മിനി നമുക്കുണ്ടത്യുദയം; അസ്തു പകുതി നമ്മിൽ പുകൾ കൊണ്ട,- സ്ഥിരമത്രേ വിത്തചയം, നമുക്കസ്തു ജയം ഭുവി പ്രേമ. രങ്ഗം പത്ത്‌: ഭൈമിയുടെ അന്തഃപുരം കേദാരഗ്ഡം-ചെമ്പട ശ്ളോ. ഈവണ്ണം ചൊല്ലി വിദ്യാം നളനുടനൃതുപർ- ണ്ണന്നു നല്കീ മുഹൂർത്തേ ഭാവം നന്നായ്ത്തെളിഞ്ഞങ്ങഥ നിജനിലയം പുക്കു സാകേതനാഥൻ, വൈവർണ്ണ്യം നീക്കി വാണു രമണിയൊടു നളൻ കുണ്ഡിനേ മാസമാത്രം, താവന്നിർവ്യാജരാഗം രഹസി ദയിതതോ- ടേവമൂചേ കദാചിത്‌. പദം 16 നളൻ: പ. വല്ലഭേ, മമ വാക്കുകേൾക്ക നീ വനിതാരത്നമേ അനു. കല്യശീലേ, കമലനയനേ, കാമിനിമാർകുലമൗലേ, ച. 1 കാലം കല്യാണി, മൂന്നു വർഷമായി നമ്മുടെ രാജ്യം ഖലനനുഭവിക്കുന്നൂ കൃതഹർഷനായി തസ്കരനായ പുഷ്കരൻ കലി തുണയ്ക്കയാൽ ബലപുഷ്കലൻ, കരുത്തുകൊണ്ടു ഞാൻ മുഷ്കരൻ, തദ്വധം ന ദുഷ്കരം. വല്ലഭേ. 2. സ്വൈരം നീ വാഴ്ക താതനിലയനേ സുതരോടും കൂടെ സുഭഗേ, ചില ദിനമിവിടെ സുവദനേ, ഞാൻ ചെന്നു രിപുനിധനം ചെയ്തിങ്ങയയ്ക്കുന്നു തവ വാഹനം താവകമിഹ സദനം പ്രീതനാഗരികജനം വല്ലഭേ. ദമയന്തി: 3. നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന നഹി മേ സന്താപമന്തം വരികിലോ, സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം, പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ, പ. വല്ലഭ, മമ വാക്കു കേൾക്ക നീ, വന്ദേ നിൻ പദം. രങ്ഗം പതിനൊന്ന്‌: നിഷധ രാജധാനി ശങ്കരാഭരണം - അടന്ത ശ്ളോ. ആമന്ത്ര്യ കാന്താം വിരഹാസഹാം താം ഭീമം തതോന്യാനപി നൈഷധോസൗ ശ്രീമന്തമാരുഹ്യ ഗജം സസൈന്യോ ഹേമന്തവത്‌ പുഷ്കരഹാനയേഗാത്‌. 16 പദം 17 നളൻ: പ. അതിപ്രൗഢാ, അരികിൽ വാടാ, ചൂതു പൊരുവാനായ്‌ അതിപ്രൗഢാ, അരികിൽ വാടാ അനു. മമ പ്രാണപര്യന്തം മറ്റൊന്നില്ല വേല. അതി. ച. 1 ഇനിയുമൊരിക്കലെന്നെജ്ജയിക്കേണ,മതിനു പണയം പറയാ,മതു ധരിക്കേണം, ധനവും പ്രാണനും തോറ്റാലൊഴിക്കേണം, ജയിച്ചാൽ മനവും തെളിഞ്ഞു രാജ്യം ഭരിക്കേണം, സുഖിക്കേണം. അതി. 2. പണ്ടേ ഇരുന്ന ധനം നിനക്കു ഞാൻ തന്നു, രണ്ടാമതും നേടിനേൻ കനക്കെ ഞാൻ. മിണ്ടാതിരിക്കും താപം തണുക്കിൽ ഞാൻ, ഇനിയോ മിണ്ടീടാം മഹാദേവൻ തുണയ്ക്കയാൽ നിനയ്ക്ക നീ. അതി. 3. ദ്യൂതമിനിത്തുടർന്നാലപജയമെന്നു ചേതസി നിനയ്ക്ക നീ, യദി ഭയം നീ തരിക മേ മഹംരണമയം എനിക്കോ ഭേദമില്ലോ,രുപോലെ തദൂഭയം ദൃഢജയം അതി. ശ്ളോ. ധീരോദാത്തഗുണോത്തരോദ്ധുരസുസം- രബ്ധോദ്ധതാർത്ഥാം ഗിരാം സ്വൈരാരാദ്ധവിധാതൃദാരവിഹിതോ- ദാരപ്രസാദാന്മുഖാത്‌ ആരാദാർത്തമനാ മനാങ്ങ്നിശമയൻ മനാഭിമാനോന്മനാ ദൂരാപാസ്തനയഃ സ്മ പുഷ്കര ഉപേ- ത്യാഭാഷതേ നൈഷധം. പദം 18 പുഷ്കരൻ: പ. നന്നേ വന്നതിപ്പോൾ നീ താൻ നള, നരലോകവീര, അനു. നയനിധേ, നീയും ഞാനും നവനവനൈപുണം ദേവനരണം ഇന്നു ചെയ്തീടണം. നന്നേ. ച. 1 മുന്നേയുള്ള ധനങ്ങൾ മുഴുവനേ ഇങ്ങടങ്ങി, മുദ്രിതമതിരഹമതിതരാം, ഉദ്രിക്തമായതു മദ്ബലംബഹു- വിദിതചര,മിനി ദേവനേ ജയമെങ്കിലെന്തിനു ശങ്കയിന്നിഹ? നിന്നെ വാനവാസത്തിനയച്ചേനേ, പിന്നെ വന്നാനേ, നന്നധികം, ഒന്നു നിർണ്ണയം വീരസേനനന്ദന, മൂഢ, മൂഢ.... നന്നേ. 2. പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊല്ക പൂവലണിതനുരമണിയൊഴിയവേ, ബുദ്ധിശക്തിയുമസ്തമിച്ചിതു താവും വസനമോ ഭൂഷണങ്ങളോ നാവോ വാണിയോ ഭീമസേനയോ പുനരപി ധനം തവ ഭൂരി മറ്റെന്തു ചൊൽക, പുതുമധുമൊഴിയാളാം ഭൈമിയെ പുണരുവതിന്നു മേ സമ്പ്രതി തരുവാനോ നീ വന്നു? നേരറിഞ്ഞേ നേ നള! വെരസേനേ, നന്നേ. നളൻ: 3. പ്രൗഢത ഭാവിച്ചു പേ പറവതോ മൂഢ? പേടി ലവമതു പോയിതോ തവ പേശലാങ്ഗി മത്പ്രേയസീം പ്രതി? പാടവം കപടത്തിനെന്നിയേ എന്തിനുള്ളതു ഹന്ത തേ? വദ. കൂടസാക്ഷിയല്ലയോ, നീയെടാ? നാടീരേഴിന്നും ചോടേ നീ വീഴണം നരകത്തിൽ നീചമാനസ, നിന്നെ വീടുവാനോ? പ. നന്നേ ചൊന്നതിപ്പോൾ നീ താൻ നയാനയബോധഹീന! രങ്ഗം പന്ത്രണ്ട്‌: നിഷധരാജഗൃഹം തോടി - ചെമ്പട ശ്ളോ. വാദിച്ചേവം കയർത്തൂ വടിവൊടിരുവരും ചൂതിനായങ്ങെതിർത്തൂ മോദിച്ചേ വന്നടുത്തൂ പലരുമിഹ നള- ന്നന്നു ദാക്ഷ്യം പെരുത്തൂ ബാധിച്ചോനെക്കെടുത്തൂ ബഹുജനനടുവേ വൈരമുൾക്കൊണ്ടടുത്തൂ, ശാസിപ്പാൻ വാളെടുത്തൂ ചകിതമവരജം പാരമാടൽപ്പെടുത്തൂ. 18 പദം 19 നളൻ പ. ജീവതം തേ സംഹരാമി നാവു മൂർന്നേ ഭാവമുള്ളൂ ദുർമ്മതേ, നീച, ചിരായ വേപസേ കിം? അനു. ആവിലിതശശികുലം അതിചപലമാശു നിന്നെ ഞാനിന്നു കൊല്ലുകിലാറുമോ ചീർത്തൊരു വൈരം? അപരാധജാതമേതേതുവിധം മമ! ജീവിതം. ച. കൊല്ലുവാനിന്നല്ല, ദുരാശയ, കോപമധികമുണ്ടെങ്കിലും എനി- ക്കല്ലയോ പണയം വച്ചു ചൂതിനി- ങ്ങുള്ളൊരു ധനചയം ജീവനും, നവ- പല്ലവാങ്ഗി മധുരവാണി ഭൈമിയു- മിങ്ങുവന്നു, നീ പറഞ്ഞ വാക്കിനു നല്ല ശിക്ഷയെന്തു വേണ്ടുവെന്നതു നിധനമെങ്കിലതു നമുക്കു ചേർന്നതും. ജീവിതം. 2. ധൃഷ്ടനായി നീ പണ്ടു ജയിച്ചതു കിതവ, ന തവ കേൾ കുശലതാ, കലി- ദുഷ്ടമായി മന്മാനസമനുദിന- മിന്നിതകതളിരിലവഗതം, തവ പിഷ്ടപേഷമതിനു ദുഷ്ട, നിഷ്ഠുര- മുഷ്ടിഘട്ടനം ദ്രഢിഷ്ഠമെങ്കിലു- മൊട്ടുമില്ല ശിഷ്ടലോകകൗതുകം കരിണമേവ ഹരി ന ഹന്തി കിരിമപി. ജീവിതം. 3. നീരസം നിന്ദാപദമതിതരാം വീരസേനസുതനേകദാ കൃത- വൈരമാതുരം ഭ്രാതരം കൊന്നു ചുതു പൊരുതു ബത രോഷിതനായി തി പാരിലിന്നു വീരമായ പരിഷകൾ പാഴ്പറഞ്ഞു പരിഹസിപ്പരെന്നതു പാരമിങ്ങസാരതേതി ചേതസി ഭാവനാ ഭവാനു ജീവനൗഷധം. ജീവിതം. മോഹനം- ചെമ്പട ശ്ളോ. കൊല്ലാഞ്ഞാലോ കൊൽകിലോ നല്ലതെന്ന- ങ്ങുല്ലാസത്തോടോർത്തു നിന്നൂ നളൻതാൻ നില്ലാതോളം കൗതുകാൽ വന്നിതപ്പോൾ കല്യാണാത്മ ഹംസരാജാ ബഭാഷേ. പദം 20 ഹംസം: പ നിഷധേന്ദ്ര, ബന്ധുകുമുദാകരചന്ദ്ര, നീ ജയിക്ക നയവാരിധേ, അനു. ഹൃഷിതരോമാസ്മി ഞാനിഹ സഖേ, സമവാപ്തൻ വിഷമങ്ങൾ തീർന്നു തേ വീര്യമുണ്ടായ്വരിക. നിഷ. 1 ബന്ധുവാകിൽ വിപദി വേണ്ടൂ ഭവ്യം വരുമ്പോളാരില്ലാത്തൂ? എന്നു ഞാനറിഞ്ഞിട്ടും വന്നില്ലിത്രനാളും, വെന്തു മേ ഹൃദയമാകിൽ എന്നതുകൊണ്ടെന്തു ഫലം? എന്തുചൊല്വൂ, അന്യായം നിന്നോടു കലിവിരോധം. നിഷ. 2 നളിനഭവനിലയനാൽ ഞാനിഹാഗതനായി, നള, നിന്നോടൊന്നു ചൊല്ലുവാനരുളിച്ചെയ്തു ധാതാ: നലമൊടേ ഭൈമിയോടുമൊരുമിച്ചു നീ ധരണി തന്നിൽ നവനവവിഭൂതിരസമനുഭവിച്ചു വസിക്ക എന്നു നിഷ. 3 പുനരപി വിശേഷിച്ചൊന്നരുളിയതു കേൾക്ക നീ: ഭുജബലനിധേ, വധിയായ്ക പുഷ്കരനെ എന്ന്‌. ഭുവി ദിവി ച തവ കീർത്തി ദുരിതഫലശമനീ തി ഭുവനപതിയനുഗ്രഹിച്ചു ഭൂപ, തേ കുശലമസ്തു. നിഷ. പന്തുവരാളി- പഞ്ചാരി പദം 21 നളൻ: പ. സ്വാഗതം ദയാപയോനിധേ, ഹംസരാജ, ഭാഗധേയപൂരവാരിധേ, അനു. ഏകതാനതാ നിനക്കു ശോകതാനവേ മമൈവ. സ്വാ. ച. 1 എന്നെ നീ മറന്നുവെന്നു ഖിന്നനായി ഞാനിരുന്നു ധന്യചരിത, വന്നതിന്നു നന്നുനന്നഹോ! മുന്നമാധികർണ്ണധാരനിന്നുമരികിൽ വന്നുചേർന്നു, വന്നു മേ വിപന്നിരാസമെന്നു നിർണ്ണയം ഹംസരാജ! സ്വാ. 2. പുഷ്കരാസനാജ്ഞ കേട്ടു പുഷ്കലാദരേണ ഹന്ത! പുഷ്കരാ,ഭവാനെ ഞാൻ വിധിക്കയില്ലിനി; ത്വത്കൃതാപരാധമല്ല, ദുഷ്കലീഹിതം തദഖിലം മത്കുലീനനായി നീയിരിക്ക ഭൂമിയിൽ സുഖേന. പ. പോക വാഴ്ക നീ യഥാസുഖം ത്വയി മമാസ്തു പൂർവ്വതോപി പ്രചുരകൗതുകം. പുഷ്കരൻ: 3. ക്ഷോണിതപാല, ഞാനൊരോന്നേ ബാലചാപലേന ചെയ്തു കാണതഖിലവും നരേന്ദ്ര, കലിവിലാസമേ. പ്രാണനേയും പണയമാക്കി മൗനമിനിയെനിക്കു നല്ലൂ, നൂനം ഭവദധീനം നിധനമവനമെങ്കിലും. പ. അവനിപാലധൂർവ്വഹോ ഭവാനഹോ ഭുവോ നള, ചിരായ സാർവ്വഭൗമനായി വാഴ്ക നീ. സൗരാഷ്ട്രം - അടന്ത ശ്ളോ. പുഷ്കരൻ മനസി പുഷ്കലമോദം പുക്കു വാണു നിജമേവ നികേതം സത്കൃതിം നളകൃതാം സ ഗൃഹീത്വാ തത്ക്ഷണം നളമുവാച ഖഗേന്ദ്രഃ 20 പദം 22 ഹംസം: പ. അഖിലം കല്യാണം നമുക്കിനി അവികലമമിതഫലം. അനു. അകിലിൻ മണമെഴും നിൻഗുണപരിമളം അഖിലഭുവനങ്ങളിൽ ഇണങ്ങി വിളങ്ങീടേണം. അഖിലം. 1. അപത്തകന്നൊരു നിന്നെക്കണ്ടേൻ, നിന്നോ- ടാതിഥ്യമാധുര്യം ഞാൻ കൈക്കൊണ്ടേൻ, ആധി ബാധിച്ചിന്നു കുതുകം പൂണ്ടേനേറ്റം ജാതിചാപല്യമോ നമുക്കു പണ്ടേ, സുദിനമെത്രയുമെന്നു ചൊൽവോരതിനു കുറ്റവുമുണ്ടുചെറ്റിഹ സുതനോടും നിജസുതനോടും സഹ സുതനു ഭൈമി വരായ്കയാൽ. അഖിലം. (മോഹനം) നളൻ: 2. അരികത്തു വന്നിരിക്ക സഖേ, ഹംസ, പെരികെ ത്തെളിഞ്ഞിതെനിക്കയി, കേൾ, നരകത്തിൽനിന്നു കരയേറിനേനറിക അരികിൽ തലോദരി വരികിലിപ്പോൾ സരസിജാസനശാസനം മമ ശിരസി ഭൂഷണമാക്കി നീയിഹ ഹരിണനേർമിഴി ഭൈമി വരുവോള- മരികിൽ മമ വാസം പിരികൊല്ലാ. അഖിലം. ഹംസം: 3. ഇനി വരും കുശലങ്ങൾ മേൽക്കുമേലേ; കാൺക മുനിവരൻ നാരദനിതാ വരുന്നൂ; ഭണിതമേതദീയം കേട്ടുകൊൾക, ദുഃഖ- കണിക പിന്നെയില്ല കണികാണുവാൻ. മനുജനായക, മുനിയെ മാനയ, മനസി മമ കൊതി പെരുത്തു കേളിഹ സരസി ചെന്നു വിരുന്നുമുണ്ടു വരുന്നു ഞാൻ തവ പരിസരേ. അഖിലം മദ്ധ്യാമവതി - ചെമ്പട ശ്ളോ. വിവൃണ്വതീനാം പ്രണയം പചേളിമം സുവർണ്ണഹംസസ്യ ഗിരാമഥാവധൗ വിപന്നസന്താപഹരഃസമാഗതോ നൃപം നമന്തം നിജഗാദ നാരദഃ 21 പദം 23 നാരദൻ: പ. വീരലോകമണേ, ചിരം ജീവ നിഷധേന്ദ്ര, വിരസേനസുത, അനു. വാരിജസംഭൂതി മേ പിതാ വരദനായി കാരുണ്യശാലീ വീര. ച. 1 എന്നോടൊന്നരുളി ജഗദ്ഗുരു യാഹി നാരദ, ഭൂപൻനളനൊടു ഭൈമിയേയുമിങ്ങാത്മജന്മാരെയും വീര. മേളയേതി തം ഭീമമഭിധേഹി. 2. കലികൃതമഖിലമഘമകന്നിതു, നളനപി മങ്ഗലമവികലമുദയതു. സതികളിൽമണിയൊടു നീ പുരം പ്രവിശ, സന്മുഹൂർത്തവും സരസ്വതീ വദതു. വീര. 3. ഭാരതിയാലുദിതം സമയവു- മാശു സങ്ഗതമിന്നു നൃപാലക ഭീമഭൂമിപനും ഭൈമിയും വന്നതു സേനയാ സഹ കാണിതു നരേന്ദ്രാ. വീര. (മദ്ധ്യമാവതി) ശ്ളോ. ഈവണ്ണം നാരദൻ വന്നരുളിന വചസാ തോഷിതേ നൈഷധേന്ദ്രേ താവും മങ്ഗല്യവാദ്യദ്ധ്വനിതബധിരിതാ- ശേഷദിക്ചക്രവാളം സൗവർണ്ണേദ്ദണ്ഡകേതുപ്രചുരവരചമൂ- വേഷ്ടിതോ ഭീമനും വ- ന്നാവിർമോദംപുരസ്താത്‌ സഹ നിജസുതയാ വ്യാഹരദ്വൈരസേനിം 22 ****************** </poem> [[വർഗ്ഗം:നളചരിതം ആട്ടക്കഥ]] dbjnyn60v6th7sejn1sdfml9htyzjfg