വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.9 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk മീഡിയവിക്കി:Sitenotice 8 4213 243912 240404 2026-06-30T20:07:28Z Manojk 804 ++ 243912 wikitext text/x-wiki {{ML SCRIPT}} <div class="navbox"> <div class="navbar" style = "width:100%; margin:5px auto; border: 1px solid #fff640; border-style: outset; box-shadow:2px 2px 4px #aaa; padding:13px 15px; background:linear-gradient(to right, #f0cdd6 1%,#ffffff 29%,#ffffff 68%,#d0f1f9 99%); font-size:1.1em;display:block !important;"> [[File:Wikisource laurier.svg|left|80ബിന്ദു]] <p style="text-align:center;"> <b>{{CURRENTYEAR}} {{CURRENTMONTHNAME}} മാസത്തെ തെറ്റുതിരുത്തൽ വായന</b><br/> മലയാളം വിക്കിഗ്രന്ഥശാല സമൂഹത്തിന്റെ ഭാഗമായി [[സൂചിക:Pellisum Melisandayum (Changampuzha).pdf|ഈ മാസത്തെ തെറ്റുതിരുത്തൽ യത്നത്തിൽ പങ്കെടുക്കാം]]. ചങ്ങമ്പുഴയുടെ ഗദ്യകൃതികൾ ആണ് കൂടുതൽ ഉൾപ്പെടുത്തിയിരികുന്നത്.<br/> വിശദവിവരങ്ങൾക്ക് [[വിക്കിഗ്രന്ഥശാല:ഈ മാസത്തെ തെറ്റുതിരുത്തൽ വായന| സന്ദർശിക്കുക]] </p> </div> </div> 7zf7rxzg0b0xghxoo5zrlqgteqqovp1 ഫലകം:പുതിയ രചനകൾ 10 4466 243904 239509 2026-06-30T19:30:17Z Manojk 804 ++ 243904 wikitext text/x-wiki <div id="mf-newtext" title="വിക്കിഗ്രന്ഥശാലയിലെ പുതിയ രചനകൾ"> * [[പദ്യതാരാവലി ഭാഗം 2]] - സുപ്രസിദ്ധകവിയായ പള്ളത്തിന്റെ പദ്യതാരാവലി. * [[പഞ്ചവടി സ്റ്റാൻഡേർഡ് 5]] - സി.വി. കുഞ്ഞുരാമന്റെ പഞ്ചവടി എന്ന പാഠപുസ്തകം. * [[ആഫ്രിക്കൻ നാടോടിക്കഥകൾ]] - പി എം രാജമോഹൻ 2009 ൽ രചിച്ച ബാലസാഹിത്യ കൃതി. * [[അഭിവാദ്യം]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1956ൽ രചിച്ച കൃതി. * [[നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം]] - [[രചയിതാവ്:സി. അന്തപ്പായി|സി. അന്തപ്പായി]] 1893ൽ രചിച്ച നോവൽ * [[ഗണപതി]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1920ൽ രചിച്ച കൃതി. * [[അച്ഛനും മകളും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1936ൽ രചിച്ച കൃതി. * [[ശിഷ്യനും മകനും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1919ൽ രചിച്ച കൃതി. * [[നാമരാമായണം]] - അജ്ഞാതകർത്താവിന്റേത് - രാമനാമത്തിലൂടെ രാമായണത്തിലെ ഏഴ് കാണ്ഡങ്ങളുടെ കഥാസാരം. * [[ഘാതകവധം]] (കോളിൻസ് മദാമ്മ, 1877) - മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്ന്. * [[ബകവധം]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാർ]] രചിച്ച തുള്ളൽക്കഥ * [[മാർത്താണ്ഡവർമ്മ]] - 1891-ൽ [[രചയിതാവ്:സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ള]] രചിച്ച കാല്പനിക ചരിത്രാഖ്യായിക നോവൽ. <includeonly>{{right|[[:ഫലകം:പുതിയ രചനകൾ|കൂടുതൽ >>>]]}}</includeonly><noinclude> * [[ആൎയ്യവൈദ്യചരിത്രം]] - 1920-ൽ [[രചയിതാവ്:പി.വി. കൃഷ്ണവാരിയർ|പി.വി. കൃഷ്ണവാരിയർ]] രചിച്ച ഭാരതീയ അയുർവേദ-ചരിത്ര പുസ്തകം. * [[വിജ്ഞാപനം - കൊച്ചി ജന്മിസഭ 1914|കൊച്ചി ജന്മിസഭയിൽനിന്നു കൊച്ചിദിവാൻ ബാനർജി എ. ആർ. അവറകളുടെ സമക്ഷത്തിൽ ബോധിപ്പിച്ച വിജ്ഞാപനം]] 1914-ൽ പ്രസിദ്ധീകരിച്ചത്. * [[മാടമഹീശശതകം]] - [[രചയിതാവ്:കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1908-രചിച്ച കൊച്ചി രാജാവ് രാമവർമ്മയുടെ അപദാനങ്ങൾ വാഴ്ത്തുന്ന മണിപ്രവാളം കൃതി. * [[ഹസ്തലക്ഷണദീപികാ]] - [[രചയിതാവ്:കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ|കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ]] 1892-രചിച്ച നാട്യശാസ്ത്ര-മുദ്ര ലക്ഷണ ഗ്രന്ഥം. * [[കാന്തവൃത്തം]] (1911) - [[രചയിതാവ്:കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ|കൊച്ചുണ്ണിത്തമ്പുരാന്റെ]] വ്യാകരണ പുസ്തകം. * [[ശ്രീമൂലരാജവിജയം]] - [[രചയിതാവ്:എസ്. രാമനാഥ അയ്യർ|എസ്. രാമനാഥ അയ്യർ]] രചിച്ച തിരുവിതാംകൂർ ചരിത്ര പുസ്തകം. * [[കോമപ്പൻ]] - [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] തന്നെ മറ്റൊരു ഒരു പച്ചമലയാള കൃതി. * [[കണ്ണൻ]] - പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] ശൃംഗാര രസപ്രധാനമായ ഒരു കൃതി. * [[വൈരുധ്യാത്മക ഭൗതികവാദം]] - [[രചയിതാവ്:എം.പി. പരമേശ്വരൻ|എം.പി. പരമേശ്വരന്റെ]] രചന. * [[പ്രഹ്ലാദചരിതം ഹംസപ്പാട്ട്]] - സാഹിത്യത്തിലെ അപൂർവമായ ഹംസപ്പാട്ട് വിഭാഗത്തിൽ പെട്ട ഒരു കൃതി. * [[ശതമുഖരാമായണം]] - [[രചയിതാവ്:എഴുത്തച്ഛൻ|എഴുത്തച്ഛന്റേതെന്ന്]] കരുതപ്പെടുന്ന ഒരു രാമായണം കിളിപ്പാട്ട്. * [[മണിമഞ്ജുഷ]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[സൗന്ദര്യനിരീക്ഷണം]] - സൗന്ദര്യശാസ്ത്രത്തിൽ [[രചയിതാവ്:എം.പി. പോൾ|എം.പി. പോളിന്റെ]] ലേഖനങ്ങൾ. * [[കവിപുഷ്പമാല]] - [[രചയിതാവ്:വെണ്മണി മഹൻ|വെണ്മണി മഹൻ]] രചിച്ച കൃതി. * [[ദീപാവലി]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1935ൽ രചിച്ച കൃതി. * [[തുപ്പൽകോളാമ്പി]] - [[രചയിതാവ്:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] രചിച്ച സരസകൃതി. * [[ഭക്തിദീപിക]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[ഭാസ്ക്കരമേനോൻ]] - [[രചയിതാവ്:രാമവർമ്മ അപ്പൻ തമ്പുരാൻ|രാമവർമ്മ അപ്പൻ തമ്പുരാൻ]] 1905ൽ രചിച്ച മലയാളഭാഷയിലെ ആദ്യത്തെ അപസർപ്പക നോവൽ. * [[ചിത്രശാല]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1931-ൽ രചിച്ച ഖണ്ഡകാവ്യം. * [[ചൈത്രപ്രഭാവം]] വഞ്ചിപ്പാട്ട് - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] ക്ഷേത്രപ്രവേശവിളംബരവുമായി ബന്ധപ്പെട്ട രചിച്ചത് * മലയാളത്തിന്റെ കാല്പനികകവിയായ [[രചയിതാവ്:ഇടപ്പള്ളി_രാഘവൻ_പിള്ള|ഇടപ്പള്ളി രാഘവൻ പിള്ളയുടെ]] [[:വർഗ്ഗം:ഇടപ്പള്ളി_രാഘവൻ_പിള്ളയുടെ_കൃതികൾ|കൃതികൾ]]. * [[കല്ലോലമാല]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] കവിതാസമാഹാരം * [[കിരണാവലി]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരിന്റെ]] 1925-ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം * [[ചിത്രോദയം]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ എസ്. പരമേശ്വരയ്യർ]] 1932-ൽ രചിച്ച ഖണ്ഡകാവ്യം. * [[ജാതിക്കുമ്മി]] - അധഃസ്ഥിതസമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ [[രചയിതാവ്:പണ്ഡിറ്റ്_കെ.പി.കറുപ്പൻ|പണ്ഡിറ്റ് കറുപ്പൻ]] 1911-ൽ രചിച്ച ഒരു കാവ്യശിൽപ്പം * [[മംഗളമഞ്ജരി]] - ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1918-ൽ രചിച്ച മംഗളകാവ്യം. * [[സാഹിത്യസാഹ്യം]] - [[രചയിതാവ്:എ.ആർ._രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മ]] 1911-ൽ രചിച്ച ഗദ്യരചനാപാഠം. * [[സുധാംഗദ]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴ]] 1937-ൽ രചിച്ച ഖണ്ഡകാവ്യം. * [[ദ്വാരക]] - [[രചയിതാവ്:വേങ്ങയിൽ_കുഞ്ഞിരാമൻ_നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1893-ൽ രചിച്ച ചെറുകഥ. * [[രാജയോഗം (കുമാരനാശാൻ)|രാജയോഗം]] - സ്വാമി വിവേകാനന്ദന്റെ കൃതിക്ക് [[രചയിതാവ്:എൻ._കുമാരനാശാൻ|കുമാരനാശാന്റെ]] തർജ്ജമ. * [[കേശവീയം]] - [[രചയിതാവ്:കെ.സി._കേശവപിള്ള|കെ.സി. കേശവപിള്ള]] 1914-ൽ രചിച്ച മഹാകാവ്യം. * [[രാമരാജാബഹദൂർ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1918-ൽ രചിച്ച ചരിത്രാഖ്യായിക. * [[വൃത്താന്തപത്രപ്രവർത്തനം]] - [[രചയിതാവ്:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]] 1912-ൽ രചിച്ച കൃതി. * [[ധർമ്മരാജാ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1913 ൽ രചിച്ച ചരിത്രാഖ്യായിക നോവൽ. * [[തുഞ്ചത്തെഴുത്തച്ഛൻ]] - വിദ്വാൻ, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ 1926 ൽ രചിച്ചത്. * [[ഘോഷയാത്ര]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ഓട്ടൻ തുള്ളൽ * [[ദൂതവാക്യം]] ഗദ്യം - ഭാഷാഗ്രന്ഥങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ഗദ്യകൃതികളിൽ പ്രമുഖസ്ഥാനം. * [[ഭാഷാഷ്ടപദി]] - ജയദേവരുടെ [[ഗീതഗോവിന്ദം|ഗീതഗോവിന്ദകാവ്യത്തിന്]] [[രചയിതാവ്:രാമപുരത്തു വാരിയർ|രാമപുരത്ത് വാര്യർ]] രചിച്ച മലയാളഭാഷാ വിവർത്തനം. * [[കാർത്തവീര്യാർജ്ജുനവിജയം]] - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ * [[തിരുവിതാംകൂർ ഭൂമിശാസ്ത്രം]]- 1936 ലെ നാലാം ക്ലാസ് പാഠപുസ്തകം, രണ്ടാം ഭാഗം. * [[കേരളോല്പത്തി]] - (THE ORIGIN OF MALABAR) - 1868 ൽ പ്രസിദ്ധീകരിച്ചത്. * [[ശ്രീ ലളിതാസഹസ്രനാമം]] - പൌരാണിക സ്തോത്ര ഗ്രന്ഥം. * [[കൊളംബ് യാത്രാവിവരണം]] - 1892ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്ന്. * [[പ്രാചീനമലയാളം 2|പ്രാചീന മലയാളം(രണ്ടാം പുസ്തകം)]] - ചട്ടമ്പിസ്വാമികളുടെ കൃതി. * [[മഴയുടെ കാരണം]], [[സഞ്ജയോപഖ്യാനം]], [[ഞാൻ മാവിലായിക്കാരനാണ്]], [[ബി.എം. കോളേജിന്റെ ഉത്ഭവം]], [[ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്]], [[ഭർത്തൃസ്ഥാനാർത്ഥികൾ]] - സഞ്ജയന്റെ കൃതികളിൽ നിന്ന്. * [[അധ്യാത്മവിചാരം പാന]] - കൊല്ലവർഷം ഒമ്പതാം നൂറ്റാണ്ടിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ച കൃതി. * [[കുന്ദലത]] - [[രചയിതാവ്:അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടി]] 1887ൽ രചിച്ചത്. * [[ചക്രവാകസന്ദേശം]] - പതിനാലാം നൂറ്റാണ്ടിലെ ഒരു പ്രാചീനമലയാള സന്ദേശകാവ്യം. * [[ശിവസ്തോത്രമാല]], [[സുബ്രഹ്മണ്യശതകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''സ്തോത്രകൃതികളിൽ'' നിന്ന്. * [[രാമചന്ദ്രവിലാസം]] - [[രചയിതാവ്:അഴകത്ത്_പത്മനാഭക്കുറുപ്പ്|അഴകത്ത് പത്മനാഭക്കുറുപ്പ്]] 1907ൽ രചിച്ചത്. * [[വാസനാവികൃതി]] - [[രചയിതാവ്:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1891ൽ രചിച്ചത്. * [[നാരായണീയം]] - [[രചയിതാവ്:മേല്പത്തൂർ|മേല്പത്തൂർ നാരായണ ഭട്ടതിരി]] രചിച്ചത് * [[ഐതിഹ്യമാല]] - [[രചയിതാവ്:കൊട്ടാരത്തിൽ_ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1934ൽ രചിച്ചത്. * [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]] - [[രചയിതാവ്:കാറൽ_മാർക്സ്|കാറൽ മാർക്സ്]], [[രചയിതാവ്:ഫ്രെഡറിൿ_ഏങ്ഗൽസ്|ഫ്രെഡറിൿ ഏങ്ഗൽസ്]] 1848ൽ രചിച്ചത്. * [[സമയമാം രഥത്തിൽ ഞാൻ]] - [[രചയിതാവ്:വി. നാഗൽ|വി. നാഗൽ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കരുണാനിധിസ്തോത്രം (കുമാരനാശാൻ)|കരുണാനിധിസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവഭക്തിപഞ്ചകം (കുമാരനാശാൻ)|ശിവഭക്തിപഞ്ചകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവമാഹാത്മ്യസ്തോത്രം (കുമാരനാശാൻ)|ശിവമാഹാത്മ്യസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[വരുവിൻ നാം യഹോവയ്ക്കു പാടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[തേനിലും മധുരം വേദമല്ലാതിന്നേതുണ്ടു ചൊൽ തോഴാ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[മറുദിവസം മറിയമകൻ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ഗണപതി ഭഗവാനെ]] - [[രചയിതാവ്:നീലംപേരൂർ കുട്ടപ്പപണിക്കർ|നീലംപേരൂർ കുട്ടപ്പപണിക്കർ]] രചിച്ച ഹൈന്ദവ ഭജനപ്പാട്ട് * [[അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കാന്താ താമസമെന്തഹോ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[Media:Kolampu yathravivaranam2.0.pdf|കൊളംബ് യാത്രാവിവരണം]] -1892-ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണങ്ങളിലൊന്നായ '''കൊളംബ് യാത്രാവിവരണം'''. * [[ബൈബിൾ]] - സത്യവേദപുസ്തകം (ബൈബിൾ) * [[Media:Bhagavad_Gita2.0.pdf‎‎|ശ്രീമദ് ഭഗവദ്ഗീത]] * [[Media:Malquran.pdf|ഖുറാൻ മലയാളം പരിഭാഷ]] * [[Media:Indulekha2.0.pdf‎|ഇന്ദുലേഖ]] </noinclude> </div> 3ie1zd8dtui4ow2l85a9un1unl8kri2 243910 243904 2026-06-30T19:56:22Z Manojk 804 243910 wikitext text/x-wiki <div id="mf-newtext" title="വിക്കിഗ്രന്ഥശാലയിലെ പുതിയ രചനകൾ"> * [[നക്ഷത്രങ്ങളുടെ നാട്ടിൽ]] - എം.പി. പരമേശ്വരൻ രചിച്ച ശാസ്ത്രകൃതി. * [[പദ്യതാരാവലി ഭാഗം 2]] - സുപ്രസിദ്ധകവിയായ പള്ളത്തിന്റെ പദ്യതാരാവലി. * [[പഞ്ചവടി സ്റ്റാൻഡേർഡ് 5]] - സി.വി. കുഞ്ഞുരാമന്റെ പഞ്ചവടി എന്ന പാഠപുസ്തകം. * [[ആഫ്രിക്കൻ നാടോടിക്കഥകൾ]] - പി എം രാജമോഹൻ 2009 ൽ രചിച്ച ബാലസാഹിത്യ കൃതി. * [[അഭിവാദ്യം]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1956ൽ രചിച്ച കൃതി. * [[നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം]] - [[രചയിതാവ്:സി. അന്തപ്പായി|സി. അന്തപ്പായി]] 1893ൽ രചിച്ച നോവൽ * [[ഗണപതി]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1920ൽ രചിച്ച കൃതി. * [[അച്ഛനും മകളും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1936ൽ രചിച്ച കൃതി. * [[ശിഷ്യനും മകനും]] - [[രചയിതാവ്:വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ നാരായണമേനോൻ]] 1919ൽ രചിച്ച കൃതി. * [[നാമരാമായണം]] - അജ്ഞാതകർത്താവിന്റേത് - രാമനാമത്തിലൂടെ രാമായണത്തിലെ ഏഴ് കാണ്ഡങ്ങളുടെ കഥാസാരം. * [[ഘാതകവധം]] (കോളിൻസ് മദാമ്മ, 1877) - മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്ന്. * [[ബകവധം]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാർ]] രചിച്ച തുള്ളൽക്കഥ * [[മാർത്താണ്ഡവർമ്മ]] - 1891-ൽ [[രചയിതാവ്:സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ള]] രചിച്ച കാല്പനിക ചരിത്രാഖ്യായിക നോവൽ. <includeonly>{{right|[[:ഫലകം:പുതിയ രചനകൾ|കൂടുതൽ >>>]]}}</includeonly><noinclude> * [[ആൎയ്യവൈദ്യചരിത്രം]] - 1920-ൽ [[രചയിതാവ്:പി.വി. കൃഷ്ണവാരിയർ|പി.വി. കൃഷ്ണവാരിയർ]] രചിച്ച ഭാരതീയ അയുർവേദ-ചരിത്ര പുസ്തകം. * [[വിജ്ഞാപനം - കൊച്ചി ജന്മിസഭ 1914|കൊച്ചി ജന്മിസഭയിൽനിന്നു കൊച്ചിദിവാൻ ബാനർജി എ. ആർ. അവറകളുടെ സമക്ഷത്തിൽ ബോധിപ്പിച്ച വിജ്ഞാപനം]] 1914-ൽ പ്രസിദ്ധീകരിച്ചത്. * [[മാടമഹീശശതകം]] - [[രചയിതാവ്:കൊട്ടാരത്തിൽ ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1908-രചിച്ച കൊച്ചി രാജാവ് രാമവർമ്മയുടെ അപദാനങ്ങൾ വാഴ്ത്തുന്ന മണിപ്രവാളം കൃതി. * [[ഹസ്തലക്ഷണദീപികാ]] - [[രചയിതാവ്:കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ|കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ]] 1892-രചിച്ച നാട്യശാസ്ത്ര-മുദ്ര ലക്ഷണ ഗ്രന്ഥം. * [[കാന്തവൃത്തം]] (1911) - [[രചയിതാവ്:കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ|കൊച്ചുണ്ണിത്തമ്പുരാന്റെ]] വ്യാകരണ പുസ്തകം. * [[ശ്രീമൂലരാജവിജയം]] - [[രചയിതാവ്:എസ്. രാമനാഥ അയ്യർ|എസ്. രാമനാഥ അയ്യർ]] രചിച്ച തിരുവിതാംകൂർ ചരിത്ര പുസ്തകം. * [[കോമപ്പൻ]] - [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] തന്നെ മറ്റൊരു ഒരു പച്ചമലയാള കൃതി. * [[കണ്ണൻ]] - പച്ചമലയാളപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ [[രചയിതാവ്:കുണ്ടൂർ നാരായണമേനോൻ|കുണ്ടൂർ നാരായണമേനോന്റെ]] ശൃംഗാര രസപ്രധാനമായ ഒരു കൃതി. * [[വൈരുധ്യാത്മക ഭൗതികവാദം]] - [[രചയിതാവ്:എം.പി. പരമേശ്വരൻ|എം.പി. പരമേശ്വരന്റെ]] രചന. * [[പ്രഹ്ലാദചരിതം ഹംസപ്പാട്ട്]] - സാഹിത്യത്തിലെ അപൂർവമായ ഹംസപ്പാട്ട് വിഭാഗത്തിൽ പെട്ട ഒരു കൃതി. * [[ശതമുഖരാമായണം]] - [[രചയിതാവ്:എഴുത്തച്ഛൻ|എഴുത്തച്ഛന്റേതെന്ന്]] കരുതപ്പെടുന്ന ഒരു രാമായണം കിളിപ്പാട്ട്. * [[മണിമഞ്ജുഷ]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[സൗന്ദര്യനിരീക്ഷണം]] - സൗന്ദര്യശാസ്ത്രത്തിൽ [[രചയിതാവ്:എം.പി. പോൾ|എം.പി. പോളിന്റെ]] ലേഖനങ്ങൾ. * [[കവിപുഷ്പമാല]] - [[രചയിതാവ്:വെണ്മണി മഹൻ|വെണ്മണി മഹൻ]] രചിച്ച കൃതി. * [[ദീപാവലി]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1935ൽ രചിച്ച കൃതി. * [[തുപ്പൽകോളാമ്പി]] - [[രചയിതാവ്:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ|കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ]] രചിച്ച സരസകൃതി. * [[ഭക്തിദീപിക]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1933ൽ രചിച്ച കൃതി. * [[ഭാസ്ക്കരമേനോൻ]] - [[രചയിതാവ്:രാമവർമ്മ അപ്പൻ തമ്പുരാൻ|രാമവർമ്മ അപ്പൻ തമ്പുരാൻ]] 1905ൽ രചിച്ച മലയാളഭാഷയിലെ ആദ്യത്തെ അപസർപ്പക നോവൽ. * [[ചിത്രശാല]] - [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1931-ൽ രചിച്ച ഖണ്ഡകാവ്യം. * [[ചൈത്രപ്രഭാവം]] വഞ്ചിപ്പാട്ട് - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ]] ക്ഷേത്രപ്രവേശവിളംബരവുമായി ബന്ധപ്പെട്ട രചിച്ചത് * മലയാളത്തിന്റെ കാല്പനികകവിയായ [[രചയിതാവ്:ഇടപ്പള്ളി_രാഘവൻ_പിള്ള|ഇടപ്പള്ളി രാഘവൻ പിള്ളയുടെ]] [[:വർഗ്ഗം:ഇടപ്പള്ളി_രാഘവൻ_പിള്ളയുടെ_കൃതികൾ|കൃതികൾ]]. * [[കല്ലോലമാല]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെ]] കവിതാസമാഹാരം * [[കിരണാവലി]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരിന്റെ]] 1925-ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരം * [[ചിത്രോദയം]] - [[രചയിതാവ്:ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ എസ്. പരമേശ്വരയ്യർ]] 1932-ൽ രചിച്ച ഖണ്ഡകാവ്യം. * [[ജാതിക്കുമ്മി]] - അധഃസ്ഥിതസമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ [[രചയിതാവ്:പണ്ഡിറ്റ്_കെ.പി.കറുപ്പൻ|പണ്ഡിറ്റ് കറുപ്പൻ]] 1911-ൽ രചിച്ച ഒരു കാവ്യശിൽപ്പം * [[മംഗളമഞ്ജരി]] - ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ [[രചയിതാവ്:ഉള്ളൂർ_എസ്._പരമേശ്വരയ്യർ|ഉള്ളൂർ]] 1918-ൽ രചിച്ച മംഗളകാവ്യം. * [[സാഹിത്യസാഹ്യം]] - [[രചയിതാവ്:എ.ആർ._രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മ]] 1911-ൽ രചിച്ച ഗദ്യരചനാപാഠം. * [[സുധാംഗദ]] - [[രചയിതാവ്:ചങ്ങമ്പുഴ_കൃഷ്ണപിള്ള|ചങ്ങമ്പുഴ]] 1937-ൽ രചിച്ച ഖണ്ഡകാവ്യം. * [[ദ്വാരക]] - [[രചയിതാവ്:വേങ്ങയിൽ_കുഞ്ഞിരാമൻ_നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1893-ൽ രചിച്ച ചെറുകഥ. * [[രാജയോഗം (കുമാരനാശാൻ)|രാജയോഗം]] - സ്വാമി വിവേകാനന്ദന്റെ കൃതിക്ക് [[രചയിതാവ്:എൻ._കുമാരനാശാൻ|കുമാരനാശാന്റെ]] തർജ്ജമ. * [[കേശവീയം]] - [[രചയിതാവ്:കെ.സി._കേശവപിള്ള|കെ.സി. കേശവപിള്ള]] 1914-ൽ രചിച്ച മഹാകാവ്യം. * [[രാമരാജാബഹദൂർ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1918-ൽ രചിച്ച ചരിത്രാഖ്യായിക. * [[വൃത്താന്തപത്രപ്രവർത്തനം]] - [[രചയിതാവ്:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ള]] 1912-ൽ രചിച്ച കൃതി. * [[ധർമ്മരാജാ]] - [[രചയിതാവ്:സി.വി._രാമൻപിള്ള|സി.വി. രാമൻപിള്ള]] 1913 ൽ രചിച്ച ചരിത്രാഖ്യായിക നോവൽ. * [[തുഞ്ചത്തെഴുത്തച്ഛൻ]] - വിദ്വാൻ, കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ 1926 ൽ രചിച്ചത്. * [[ഘോഷയാത്ര]] - [[രചയിതാവ്:കുഞ്ചൻ_നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ഓട്ടൻ തുള്ളൽ * [[ദൂതവാക്യം]] ഗദ്യം - ഭാഷാഗ്രന്ഥങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ഗദ്യകൃതികളിൽ പ്രമുഖസ്ഥാനം. * [[ഭാഷാഷ്ടപദി]] - ജയദേവരുടെ [[ഗീതഗോവിന്ദം|ഗീതഗോവിന്ദകാവ്യത്തിന്]] [[രചയിതാവ്:രാമപുരത്തു വാരിയർ|രാമപുരത്ത് വാര്യർ]] രചിച്ച മലയാളഭാഷാ വിവർത്തനം. * [[കാർത്തവീര്യാർജ്ജുനവിജയം]] - കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ * [[തിരുവിതാംകൂർ ഭൂമിശാസ്ത്രം]]- 1936 ലെ നാലാം ക്ലാസ് പാഠപുസ്തകം, രണ്ടാം ഭാഗം. * [[കേരളോല്പത്തി]] - (THE ORIGIN OF MALABAR) - 1868 ൽ പ്രസിദ്ധീകരിച്ചത്. * [[ശ്രീ ലളിതാസഹസ്രനാമം]] - പൌരാണിക സ്തോത്ര ഗ്രന്ഥം. * [[കൊളംബ് യാത്രാവിവരണം]] - 1892ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണങ്ങളിലൊന്ന്. * [[പ്രാചീനമലയാളം 2|പ്രാചീന മലയാളം(രണ്ടാം പുസ്തകം)]] - ചട്ടമ്പിസ്വാമികളുടെ കൃതി. * [[മഴയുടെ കാരണം]], [[സഞ്ജയോപഖ്യാനം]], [[ഞാൻ മാവിലായിക്കാരനാണ്]], [[ബി.എം. കോളേജിന്റെ ഉത്ഭവം]], [[ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്]], [[ഭർത്തൃസ്ഥാനാർത്ഥികൾ]] - സഞ്ജയന്റെ കൃതികളിൽ നിന്ന്. * [[അധ്യാത്മവിചാരം പാന]] - കൊല്ലവർഷം ഒമ്പതാം നൂറ്റാണ്ടിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ച കൃതി. * [[കുന്ദലത]] - [[രചയിതാവ്:അപ്പു നെടുങ്ങാടി|അപ്പു നെടുങ്ങാടി]] 1887ൽ രചിച്ചത്. * [[ചക്രവാകസന്ദേശം]] - പതിനാലാം നൂറ്റാണ്ടിലെ ഒരു പ്രാചീനമലയാള സന്ദേശകാവ്യം. * [[ശിവസ്തോത്രമാല]], [[സുബ്രഹ്മണ്യശതകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''സ്തോത്രകൃതികളിൽ'' നിന്ന്. * [[രാമചന്ദ്രവിലാസം]] - [[രചയിതാവ്:അഴകത്ത്_പത്മനാഭക്കുറുപ്പ്|അഴകത്ത് പത്മനാഭക്കുറുപ്പ്]] 1907ൽ രചിച്ചത്. * [[വാസനാവികൃതി]] - [[രചയിതാവ്:വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ]] 1891ൽ രചിച്ചത്. * [[നാരായണീയം]] - [[രചയിതാവ്:മേല്പത്തൂർ|മേല്പത്തൂർ നാരായണ ഭട്ടതിരി]] രചിച്ചത് * [[ഐതിഹ്യമാല]] - [[രചയിതാവ്:കൊട്ടാരത്തിൽ_ശങ്കുണ്ണി|കൊട്ടാരത്തിൽ ശങ്കുണ്ണി]] 1934ൽ രചിച്ചത്. * [[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]] - [[രചയിതാവ്:കാറൽ_മാർക്സ്|കാറൽ മാർക്സ്]], [[രചയിതാവ്:ഫ്രെഡറിൿ_ഏങ്ഗൽസ്|ഫ്രെഡറിൿ ഏങ്ഗൽസ്]] 1848ൽ രചിച്ചത്. * [[സമയമാം രഥത്തിൽ ഞാൻ]] - [[രചയിതാവ്:വി. നാഗൽ|വി. നാഗൽ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ആത്മാവേ വന്നീടുക വിശുദ്ധാത്മാവേ വന്നീടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കരുണാനിധിസ്തോത്രം (കുമാരനാശാൻ)|കരുണാനിധിസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവഭക്തിപഞ്ചകം (കുമാരനാശാൻ)|ശിവഭക്തിപഞ്ചകം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[ശിവമാഹാത്മ്യസ്തോത്രം (കുമാരനാശാൻ)|ശിവമാഹാത്മ്യസ്തോത്രം]] - [[രചയിതാവ്:എൻ. കുമാരനാശാൻ|കുമാരനാശാന്റെ]] ''വനമാല''യിൽ നിന്ന് * [[വരുവിൻ നാം യഹോവയ്ക്കു പാടുക]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[തേനിലും മധുരം വേദമല്ലാതിന്നേതുണ്ടു ചൊൽ തോഴാ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[മറുദിവസം മറിയമകൻ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[ഗണപതി ഭഗവാനെ]] - [[രചയിതാവ്:നീലംപേരൂർ കുട്ടപ്പപണിക്കർ|നീലംപേരൂർ കുട്ടപ്പപണിക്കർ]] രചിച്ച ഹൈന്ദവ ഭജനപ്പാട്ട് * [[അംബ യെരുശലേം അമ്പരിൻ കാഴ്ച്ചയിൽ]] - [[രചയിതാവ്:കെ.വി. സൈമൺ|കെ.വി. സൈമൺ]] രചിച്ച ക്രിസ്തീയ കീർത്തനം * [[കാന്താ താമസമെന്തഹോ]] - [[രചയിതാവ്:യുസ്തൂസ് യോസഫ്|വിദ്വാൻ കുട്ടിയച്ചൻ]] രചിച്ച ക്രിസ്തീയ കീർത്തനം * [[Media:Kolampu yathravivaranam2.0.pdf|കൊളംബ് യാത്രാവിവരണം]] -1892-ൽ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണങ്ങളിലൊന്നായ '''കൊളംബ് യാത്രാവിവരണം'''. * [[ബൈബിൾ]] - സത്യവേദപുസ്തകം (ബൈബിൾ) * [[Media:Bhagavad_Gita2.0.pdf‎‎|ശ്രീമദ് ഭഗവദ്ഗീത]] * [[Media:Malquran.pdf|ഖുറാൻ മലയാളം പരിഭാഷ]] * [[Media:Indulekha2.0.pdf‎|ഇന്ദുലേഖ]] </noinclude> </div> jcb4ctzqfccy9asnnkpwzge016e46pl സൂചിക:തപ്തഹൃദയം.djvu 104 17812 243905 64251 2026-06-30T19:31:20Z Manojk 804 243905 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=[[തപ്തഹൃദയം]] |Subtitle= |Volume= |Issue= |Edition= |Author=ഉള്ളൂർ എസ്. പരമേശ്വരയ്യർ |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year=1938 |Source=djvu |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} 3e6wpebmkpdss7j730wmvh9on5fefuu 243909 243905 2026-06-30T19:54:20Z Manojk 804 243909 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140388936 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year=1938 |Source=djvu |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} 5rvhnbfxaxrl7c29u1c0c4e69wxk5gx താൾ:തപ്തഹൃദയം.djvu/2 106 17816 244058 217682 2026-07-01T11:21:47Z Hardika Kunju 13247 244058 proofread-page text/x-wiki <noinclude><pagequality level="3" user="Meenakshi nandhini" /></noinclude>=== വിജയപ്രാർത്ഥന* === കുടുംബത്തെ രണ്ടായ്‌പ്പിരിക്കിലിശ്‌ശല്ല്യ- ::മൊടുങ്ങുമെന്നല്ലീ നിനച്ചിരുന്നു നാം ? ജനനി തൻ പൂമെയ് പിളർക്കിലും കൂടി- ::യിണങ്ങുമെന്നല്ലി കരുതിവാണു നാം ? പകുത്തിട്ടെന്തായി ഫലം ? പിരിഞ്ഞോർതൻ ::പകച്ചെന്തീ വീണ്ടും പടർന്നു കത്തുന്നു. മറകൾകണ്ടൊരു മഹർഷിമാരിരു- ::ന്നരുളിന പഞ്ചനദത്തിലിദ്ദിനം ഇടതടവറ്റു നടന്നീടുന്നല്ലോ ::ചുടലകാട്ടിലെപ്പിശാചതാണ്ഡവം! എവിടെയും കൂട്ടക്കൊലയും, കൊള്ളയു- :മെവിടെയും ബലാദ്രതവും തീവെയ്പും. ജനിച്ച ദേശവും, ഗൃഹവും, സമ്പത്തും, ::തനിക്കു വാച്ചിടും സമസ്തബന്ധവും, ത്യജിച്ചുയിർമാത്രം പുലർത്തുവാൻ കൊതി- ::ച്ചജസ്രമൊട്ടുപേർ പരക്കം പായുന്നു. അശാന്തമാഞ്ഞെത്തിപ്പിടിച്ചവരെയും ::കശാപ്പുചെയ്യുന്നു പരർ മതഭ്രാന്തർ! പ്രപഞ്ചധാതാവേ! വളരെ നീണ്ടുപോയ് ::സ്വപ്നമങ്ങേയ്ക്കൊന്നുണരണേ വേഗം! ഇവിടുത്തെ സ്ഥിതിഗതികൾ നോക്കണേ ::രിവുയമിന്ദുവും മിഴികളാവോനേ! ഭുവനങ്ങളങ്ങു ചമച്ചതാണെങ്കി- ::ലവനിയുമതിൽപ്പെടുകയില്ലയോ? ജനയിതാവിന്നു തനതപത്യത്തെ- ::ക്കനിഞ്ഞു കാക്കേണ്ടും കടമയില്ലയോ? അതോ ധരണിയെച്ചെകുത്താനായ് ശല്യ- ::മൊതുങ്ങുവാനങ്ങുമുഴിഞ്ഞുതള്ളിയോ? ഹൃദയവും കണ്ണുമുടയോരെ! കേൾപ്പി- ::നുദയംചെയ്തുപോയ് നവീനമാം യുഗം. </poem><noinclude><references/></noinclude> 64xxzt57ok8x7j2lvquv2ipz63ooaf9 244154 244058 2026-07-01T11:32:50Z Hardika Kunju 13247 /* സാധൂകരിച്ചവ */ 244154 proofread-page text/x-wiki <noinclude><pagequality level="4" user="Hardika Kunju" /></noinclude>=== വിജയപ്രാർത്ഥന* === കുടുംബത്തെ രണ്ടായ്‌പ്പിരിക്കിലിശ്‌ശല്ല്യ- ::മൊടുങ്ങുമെന്നല്ലീ നിനച്ചിരുന്നു നാം ? ജനനി തൻ പൂമെയ് പിളർക്കിലും കൂടി- ::യിണങ്ങുമെന്നല്ലി കരുതിവാണു നാം ? പകുത്തിട്ടെന്തായി ഫലം ? പിരിഞ്ഞോർതൻ ::പകച്ചെന്തീ വീണ്ടും പടർന്നു കത്തുന്നു. മറകൾകണ്ടൊരു മഹർഷിമാരിരു- ::ന്നരുളിന പഞ്ചനദത്തിലിദ്ദിനം ഇടതടവറ്റു നടന്നീടുന്നല്ലോ ::ചുടലകാട്ടിലെപ്പിശാചതാണ്ഡവം! എവിടെയും കൂട്ടക്കൊലയും, കൊള്ളയു- :മെവിടെയും ബലാദ്രതവും തീവെയ്പും. ജനിച്ച ദേശവും, ഗൃഹവും, സമ്പത്തും, ::തനിക്കു വാച്ചിടും സമസ്തബന്ധവും, ത്യജിച്ചുയിർമാത്രം പുലർത്തുവാൻ കൊതി- ::ച്ചജസ്രമൊട്ടുപേർ പരക്കം പായുന്നു. അശാന്തമാഞ്ഞെത്തിപ്പിടിച്ചവരെയും ::കശാപ്പുചെയ്യുന്നു പരർ മതഭ്രാന്തർ! പ്രപഞ്ചധാതാവേ! വളരെ നീണ്ടുപോയ് ::സ്വപ്നമങ്ങേയ്ക്കൊന്നുണരണേ വേഗം! ഇവിടുത്തെ സ്ഥിതിഗതികൾ നോക്കണേ ::രിവുയമിന്ദുവും മിഴികളാവോനേ! ഭുവനങ്ങളങ്ങു ചമച്ചതാണെങ്കി- ::ലവനിയുമതിൽപ്പെടുകയില്ലയോ? ജനയിതാവിന്നു തനതപത്യത്തെ- ::ക്കനിഞ്ഞു കാക്കേണ്ടും കടമയില്ലയോ? അതോ ധരണിയെച്ചെകുത്താനായ് ശല്യ- ::മൊതുങ്ങുവാനങ്ങുമുഴിഞ്ഞുതള്ളിയോ? ഹൃദയവും കണ്ണുമുടയോരെ! കേൾപ്പി- ::നുദയംചെയ്തുപോയ് നവീനമാം യുഗം. * മഹാത്മജി പഞ്ചാബിലേക്കു പുറപ്പെടുവാൻ ഒരുങ്ങിയപ്പൊൾ<noinclude><references/></noinclude> icxyv4ptavhvjxqh2v17991aiet5ygo താൾ:തപ്തഹൃദയം.djvu/3 106 17817 244196 173341 2026-07-01T11:50:04Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 244196 proofread-page text/x-wiki <noinclude><pagequality level="1" user="Hardika Kunju" /></noinclude><poem> അതിനിണങ്ങാത്ത പഴമയൊക്കെയും {{gap}}പതിക്കട്ടെ ചെന്നു പടുകുഴിക്കുള്ളിൽ ഒരു മതം മതിയിനി- പ്പരസ്നേഹ,- {{gap}}മൊരുവർഗ്ഗം മതി - മനുഷ്യസംജ്ഞകം; ഒരു രാഷ്ട്രം മതി - ധരാതലം-നമു- {{gap}}ക്കൊരു ദൈവം മതി - ഹൃദിസ്ഥിതം ദീപം. കിഴക്കു വങ്ഗത്തിൽക്കൊടുമ്പിരിക്കൊണ്ട {{gap}}വഴക്കും വാശിയും വധൈകവാഞ്‌ഛയും, ഭരതഭൂമിയിൽ സ്വതന്ത്രതാസുര- {{gap}}സരിത്തൊഴുക്കിന നവഭഗീരഥൻ; ശുഭവ്രതനസ്മൽഗുരു ദിനങ്ങൾ മൂ- {{gap}}ന്നുപവസിക്കവേ മറഞ്ഞുമാഞ്ഞുപോയ്. അതിന്നുമേലതാ! തിരിക്കയായ് പഞ്ച- {{gap}}നദത്തിലേക്കുമശ്ശമപ്രവാചകൻ അവിടെയും ജയമവിടുന്നാർജ്ജിച്ചു {{gap}}ഭവികമൂഴിക്കു പരക്കെ നല്കട്ടെ ! '''ഇരുമ്പിന്റെ നൈരാശ്യം''' പോരുമീഞെളിച്ചിലെൻ {{gap}}പൊന്നുടപ്പിറപ്പേ! നീ- യാരു, ഞാനാരെന്നൊന്നു {{gap}}ശാന്തമായ്ച്ചിന്തിക്കുമോ? സങ്കടം പരർക്കാർക്കു {{gap}}മേകാതെ നീണാൾ നമ്മൾ തങ്കമേ! പുലർന്നീലേ {{gap}}പാരിതിൽപ്പണ്ടേക്കാലം? നമ്മളന്നദൃശ്യരാ- {{gap}}യേവർക്കും, വിശാലമാ- മമ്മതൻ മടിത്തട്ടി- {{gap}}ലാനന്ദിച്ചുറങ്ങീലേ? അത്തവ്വിലെത്തിക്കുറേ- {{gap}}ക്കൂട്ടായ്മക്കവർച്ചക്കാർ സത്വരം നമ്മെക്കൊണ്ടു {{gap}}മണ്ടിനാർ മുകൾപ്പാട്ടിൽ. സ്വോപയോഗാർത്ഥം നമ്മെ- {{gap}}സ്സംസ്കരിച്ചെടുത്തപ്പോൾ ഹാ? പരം നീ മഞ്ഞയായ്, {{gap}}ഞാൻ വെറും കറുപ്പുമായ്. </poem><noinclude><references/></noinclude> eml8u8t0olgi1ovx9mk4pbpxt5ao1y2 വിക്കിഗ്രന്ഥശാല:ഈ മാസത്തെ തെറ്റുതിരുത്തൽ വായന 4 39244 243895 225093 2026-06-30T19:00:30Z Manojk 804 243895 wikitext text/x-wiki {{PU|WS:PotM}} {{process header | title = വിക്കിഗ്രന്ഥശാല:ഈ മാസത്തെ തെറ്റുതിരുത്തൽ വായന | section = | previous = [[Wikisource:Index/Community|ഗ്രന്ഥശാലാ സമൂഹം]] | next = | shortcut = | notes = ഓരോ മാസവും ചില പുസ്തകങ്ങൾ പ്രത്യേകം തിരഞ്ഞെടുത്ത് തെറ്റുതിരുത്തൽ വായന നടത്തുകയാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കത്തിന്റെ ഗുണമേന്മയും കൃത്യതയും വർദ്ധിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഈ കൂട്ടായ പ്രയത്നം. [[വിക്കിഗ്രന്ഥശാല:കൈപുസ്തകം|സഹായത്തിന് ഒരു കൈപ്പുസ്തകം]] }} == {{CURRENTMONTHNAME}} {{CURRENTYEAR}} == [[വിക്കിഗ്രന്ഥശാല:പള്ളിക്കൂടത്തിലേക്ക് വീണ്ടും]] പദ്ധതി താൾ കാണുക. * [[സൂചിക:തിരുവിതാംകൂർചരിത്രം.pdf]] - തിരുവനന്തപുരം ഷൺമുഖവിലാസം അച്ചുക്കൂടത്തിൽ 1899 ൽ അച്ചടിക്കപ്പെട്ട കോട്ടയ്ക്കകം പെൺനാൎമ്മൽ പള്ളിക്കൂടം പ്രാക്റ്റീസിങ്ങ് ബ്രാഞ്ച് രണ്ടാം വദ്ധ്യാരായ എസ്. സുബ്രഹ്മണ്യയ്യരാൽ ഉണ്ടാക്കപ്പെട്ട തിരുവിതാംകൂർചരിത്രം എന്ന പുസ്തകമാണിത്. * [[സൂചിക:Subhashitharathnakaram-patham-pathipp-1953.pdf]] * [[സൂചിക:Kathakali-1957.pdf]] * [[സൂചിക:Terms-in-mathematics-malayalam-1952.pdf]] * [[സൂചിക:General-science-pusthakam-1-1958.pdf]] * [[സൂചിക:Padyatharavali_-_Bhagam_3_Nalam_Pathipp.pdf]] * [[സൂചിക:1937-padyatharavali-part-2-pallath-raman.pdf]] * [[സൂചിക:Keralapadavali-malayalam-standard-3-1964.pdf]] * [[സൂചിക:ഹാസ്യരേഖകൾ.pdf]] * '''[[:വർഗ്ഗം:സൂചിക - തെറ്റുതിരുത്തേണ്ടവ|തെറ്റുതിരുത്തേണ്ടവ എല്ലാം ]]''' (48 ഗ്രന്ഥങ്ങൾ) താത്പര്യമുള്ളവയിൽ ധൈര്യമായി പങ്കെടുക്കൂ! ao9537xfog5kw8i0pq1df3r50c0paff 243898 243895 2026-06-30T19:11:44Z Manojk 804 243898 wikitext text/x-wiki {{PU|WS:PotM}} {{process header | title = വിക്കിഗ്രന്ഥശാല:ഈ മാസത്തെ തെറ്റുതിരുത്തൽ വായന | section = | previous = [[Wikisource:Index/Community|ഗ്രന്ഥശാലാ സമൂഹം]] | next = | shortcut = | notes = ഓരോ മാസവും ചില പുസ്തകങ്ങൾ പ്രത്യേകം തിരഞ്ഞെടുത്ത് തെറ്റുതിരുത്തൽ വായന നടത്തുകയാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കത്തിന്റെ ഗുണമേന്മയും കൃത്യതയും വർദ്ധിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഈ കൂട്ടായ പ്രയത്നം. [[വിക്കിഗ്രന്ഥശാല:കൈപുസ്തകം|സഹായത്തിന് ഒരു കൈപ്പുസ്തകം]] }} == {{CURRENTMONTHNAME}} {{CURRENTYEAR}} == [[വിക്കിഗ്രന്ഥശാല:പള്ളിക്കൂടത്തിലേക്ക് വീണ്ടും]] പദ്ധതി താൾ കാണുക. * [[സൂചിക:തിരുവിതാംകൂർചരിത്രം.pdf]] - തിരുവനന്തപുരം ഷൺമുഖവിലാസം അച്ചുക്കൂടത്തിൽ 1899 ൽ അച്ചടിക്കപ്പെട്ട കോട്ടയ്ക്കകം പെൺനാൎമ്മൽ പള്ളിക്കൂടം പ്രാക്റ്റീസിങ്ങ് ബ്രാഞ്ച് രണ്ടാം വദ്ധ്യാരായ എസ്. സുബ്രഹ്മണ്യയ്യരാൽ ഉണ്ടാക്കപ്പെട്ട തിരുവിതാംകൂർചരിത്രം എന്ന പുസ്തകമാണിത്. * [[സൂചിക:Subhashitharathnakaram-patham-pathipp-1953.pdf]] * [[സൂചിക:Kathakali-1957.pdf]] * [[സൂചിക:ഹാസ്യരേഖകൾ.pdf]] * '''[[:വർഗ്ഗം:സൂചിക - തെറ്റുതിരുത്തേണ്ടവ|തെറ്റുതിരുത്തേണ്ടവ എല്ലാം ]]''' (48 ഗ്രന്ഥങ്ങൾ) താത്പര്യമുള്ളവയിൽ ധൈര്യമായി പങ്കെടുക്കൂ! e1aixw0fkyh08fzguqpx1d49b0fpcbe 243911 243898 2026-06-30T20:02:21Z Manojk 804 +++ 243911 wikitext text/x-wiki {{PU|WS:PotM}} {{process header | title = വിക്കിഗ്രന്ഥശാല:ഈ മാസത്തെ തെറ്റുതിരുത്തൽ വായന | section = | previous = [[Wikisource:Index/Community|ഗ്രന്ഥശാലാ സമൂഹം]] | next = | shortcut = | notes = ഓരോ മാസവും ചില പുസ്തകങ്ങൾ പ്രത്യേകം തിരഞ്ഞെടുത്ത് തെറ്റുതിരുത്തൽ വായന നടത്തുകയാണ്. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കത്തിന്റെ ഗുണമേന്മയും കൃത്യതയും വർദ്ധിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഈ കൂട്ടായ പ്രയത്നം. [[വിക്കിഗ്രന്ഥശാല:കൈപുസ്തകം|സഹായത്തിന് ഒരു കൈപ്പുസ്തകം]] }} == {{CURRENTMONTHNAME}} {{CURRENTYEAR}} == * [[സൂചിക:Sahithyachinthakal.pdf]] * [[സൂചിക:Manasandaram (Changampuzha).pdf]] * [[സൂചിക:Hannele (Changampuzha).pdf]] * [[സൂചിക:Kalithozhi (Changampuzha).pdf]] * [[സൂചിക:Pellisum Melisandayum (Changampuzha).pdf]] * [[സൂചിക:Kalithozhi (Changampuzha).pdf]] *[[സൂചിക:തപ്തഹൃദയം.djvu]] * [[സൂചിക:Spandikkunna Asthimadam.pdf]] * [[സൂചിക:Aparadhikal (Changampuzha).pdf]] * [[സൂചിക:Ramanan (Changampuzha).pdf]] * [[സൂചിക:Onappookkal (Changampuzha).pdf]] * [[സൂചിക:Sankalpakanthi (Changampuzha).pdf]] * [[സൂചിക:തിരുവിതാംകൂർചരിത്രം.pdf]] - തിരുവനന്തപുരം ഷൺമുഖവിലാസം അച്ചുക്കൂടത്തിൽ 1899 ൽ അച്ചടിക്കപ്പെട്ട കോട്ടയ്ക്കകം പെൺനാൎമ്മൽ പള്ളിക്കൂടം പ്രാക്റ്റീസിങ്ങ് ബ്രാഞ്ച് രണ്ടാം വദ്ധ്യാരായ എസ്. സുബ്രഹ്മണ്യയ്യരാൽ ഉണ്ടാക്കപ്പെട്ട തിരുവിതാംകൂർചരിത്രം എന്ന പുസ്തകമാണിത്. * [[സൂചിക:1941-pathramimamsa.pdf]] - പത്രമീമാംസ 1941 * [[സൂചിക:Subhashitharathnakaram-patham-pathipp-1953.pdf]] * [[സൂചിക:Kathakali-1957.pdf]] * [[സൂചിക:ഹാസ്യരേഖകൾ.pdf]] * '''[[:വർഗ്ഗം:സൂചിക - തെറ്റുതിരുത്തേണ്ടവ|തെറ്റുതിരുത്തേണ്ടവ എല്ലാം ]]''' (48 ഗ്രന്ഥങ്ങൾ) താത്പര്യമുള്ളവയിൽ ധൈര്യമായി പങ്കെടുക്കൂ! 5bpd371dvayovobxe8vuccgk9t79n4m സൂചിക:MANJAKKULAM MALA.pdf 104 76301 243915 218451 2026-06-30T20:24:49Z Manojk 804 243915 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140389007 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} 697xbtdokghlkykbzgi2ohlptk2kdzq സൂചിക:1937-padyatharavali-part-2-pallath-raman.pdf 104 76786 243903 222361 2026-06-30T19:29:48Z Manojk 804 243903 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=[[പദ്യതാരാവലി ഭാഗം 2]] |Subtitle= |Volume= |Issue= |Edition= |Author=പള്ളത്ത് രാമൻ |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=A. R. P പ്രസ്സ്, കുന്നംകുളം |Address= |Printer= |Year=1937 |Source=pdf |Image=1 |Progress=V |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} gfqz20up6b0ef6vca9bwuoetguq4yyo സൂചിക:Panchavadi-standard-5-1961.pdf 104 76799 243894 224458 2026-06-30T18:59:15Z Manojk 804 243894 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140388742 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=T |Pages=<pagelist /> |Volumes= |Remarks=സ്കൂളുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയ സി.വി. കുഞ്ഞുരാമന്റെ പഞ്ചവടി എന്ന പാഠപുസ്തകം https://gpura.org/item/panchavadi-standard-5-1961 |Notes= |Header= |Footer=<references/> }} j35tvds93lgsgmbr8yr3908w7aq8qgt സൂചിക:Terms-in-mathematics-malayalam-1952.pdf 104 76801 243896 219480 2026-06-30T19:09:46Z Manojk 804 243896 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140388790 |Title=Terms in Mathematics |Subtitle= |Volume= |Issue= |Edition= |Author=Unknown |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=University of Travancore |Address= |Printer= |Year=1952 |Source=pdf |Image=1 |Progress=V |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} [[വർഗ്ഗം:പാഠപുസ്തകം]] fo3ujym8jvcc0zrcohi1i34cfxtksrg 243897 243896 2026-06-30T19:10:07Z Manojk 804 243897 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140388790 |Title=Terms in Mathematics |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=V |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer=<references/> }} [[വർഗ്ഗം:പാഠപുസ്തകം]] sfgwzfof40abcxpqz00sxo1c1w6kw3c സൂചിക:General-science-pusthakam-1-1958.pdf 104 76802 243899 220401 2026-06-30T19:17:55Z Manojk 804 243899 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140388822 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=V |Pages=<pagelist /> |Volumes= |Remarks=കേരള സർക്കാർ 1958ൽ പ്രസിദ്ധീകരിച്ച ജനറൽ സയൻസ് – പുസ്തകം 1 https://gpura.org/item/general-science-pusthakam-1-1958 |Notes= |Header= |Footer=<references/> }} [[വർഗ്ഗം:പാഠപുസ്തകം]] 47ro7rxq9uhu7lxiawunoqjsd8591eq താൾ:തിരുവിതാംകൂർചരിത്രം.pdf/101 106 77144 244033 220138 2026-07-01T00:10:22Z Manukrishnan80 13403 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244033 proofread-page text/x-wiki <noinclude><pagequality level="3" user="Manukrishnan80" /></noinclude> ആധാരത്തിൽ കണ്ടിരുന്നതനുസരിച്ച് നാലഞ്ചു ദിവസത്തിനകം തവണപ്പണം കൊടുക്കയാൽ ഡച്ചു ഗവർണർ, മിസ്റ്റർ പൌനിയുടെ മുമ്പിൽ വച്ചു ദിവാൻ കേശവപിള്ളക്കു വസ്തുക്കൾ കൈവശപ്പെടുത്തി കൊടുത്തു. രം ഇടപാടിനെ ബറ്റെലിയാ ഗവൺമെൻ്റിൽ നിന്നും പിന്നീട് സ്ഥിരപ്പെടുത്തി. രം വിഷയത്തെപ്പറ്റി മഹാരാജാവും, അത:പൂർവം മിസ്റ്റർ പൌനിയും അപ്പഴത്തെ മദ്രാസ് ഗവർണ്ണരായ ജാൺഹാളൻ്റിനു എഴുതി അയച്ചു. മിസ്റ്റർ പൌനിയുടെ എഴുത്തിനു മറുപടിയായി, ഗവർണ്ണർ സുൽത്താന്റെ ആശ്രിതനായിരിക്കുന്ന കൊച്ചി രാജാവിന്റെ കീഴിൽ ലന്തക്കാരുടെ കൈവശമായി ഇരിക്കുന്ന കോട്ടകളെ രം സമയം തിരുവിതാംകൂറിൽ നിന്നും വാങ്ങിക്കുന്നതു സുൽത്താനുമായി തർക്കങ്ങൾക്കു ഇടയാക്കുമെന്നും തിരുവിതാംകൂറിൻറ അതിർത്തിക്കു പുറമെയായി ഇവിടുന്നും ഏർപ്പെടുന്ന വ്യവഹാരങ്ങളിൽ ഗവൺമെൻ്റിൽ നിന്നും സഹായിക്കുന്നല്ലെന്നും മറ്റും എഴുതി അയച്ചു. എന്നാൽ ഇടപാടു നടന്ന ശേഷമേ രം എഴുത്തു കിട്ടിയൊള്ളു. ഇതിനിടയിൽ താൻ കോട്ടുകളെ വിലക്കുവാങ്ങിച്ചിരിക്കുന്നു എന്നുള്ള മഹാരാജാവിന്റെ എഴുത്തിനു മറുപടിയായി ഗവർണർ പുനശ്ച, താൻ പൂർവ്വം അയച്ച എഴുത്തിൽ രം ഇടപാടിനെ വിരോധിച്ചിരുന്നിട്ടും അതിനു വിപരീതമായി മേൽ പറഞ്ഞ കോട്ടകളെ വാങ്ങിച്ചത് മഹാരാജാവു പ്രസ്താവിച്ചിരുന്നതു പോലെ സന്തോഷത്തിനു പകരം തനിക്കു അതൃപ്‌തി ഹേതുവായി തീർന്നു എന്നും ഉടൻ കോട്ടകളെ തിർയ്യെ അവർക്കു കൊടുക്കണമെന്നും അങ്ങനെ ചെയ്യാത്തപക്ഷം മഹാരാജാവിനു കമ്പനിക്കാരുടെ രക്ഷ ഇല്ലാതെ ഭവിക്കുമെന്നും മറ്റും വളരെ ഗൌരവമായി എഴുതി അയച്ചു. മദ്രാസ് ഗവർണരുടെ രം അഭിപ്രായത്തെയും തൻ്റെ സമാധാനത്തെയും പറ്റി വിവരമായി വീണ്ടും മദ്രാസ് ഗവർന്മേന്റിനും, അതുകൂടാതെ ബാംബെ, ബങ്കാൾ രം ഗവർന്മേൻ്റുകൾക്കും കല്പിച്ചു എഴുതി + 22<noinclude><references/></noinclude> ftsx1whdmbqhxiq8ttrjc568fsfsq73 244034 244033 2026-07-01T00:12:28Z Manukrishnan80 13403 244034 proofread-page text/x-wiki <noinclude><pagequality level="3" user="Manukrishnan80" /></noinclude> ആധാരത്തിൽ കണ്ടിരുന്നതനുസരിച്ച് നാലഞ്ചു ദിവസത്തിനകം തവണപ്പണം കൊടുക്കയാൽ ഡച്ചു ഗവർണർ, മിസ്റ്റർ പൌനിയുടെ മുമ്പിൽ വച്ചു ദിവാൻ കേശവപിള്ളക്കു വസ്തുക്കൾ കൈവശപ്പെടുത്തി കൊടുത്തു. രം ഇടപാടിനെ ബറ്റെലിയാ ഗവൺമെൻ്റിൽ നിന്നും പിന്നീട് സ്ഥിരപ്പെടുത്തി. രം വിഷയത്തെപ്പറ്റി മഹാരാജാവും, അത:പൂർവം മിസ്റ്റർ പൌനിയും അപ്പഴത്തെ മദ്രാസ് ഗവർണ്ണരായ ജാൺഹാളൻ്റിനു എഴുതി അയച്ചു. മിസ്റ്റർ പൌനിയുടെ എഴുത്തിനു മറുപടിയായി, ഗവർണ്ണർ സുൽത്താന്റെ ആശ്രിതനായിരിക്കുന്ന കൊച്ചി രാജാവിന്റെ കീഴിൽ ലന്തക്കാരുടെ കൈവശമായി ഇരിക്കുന്ന കോട്ടകളെ രം സമയം തിരുവിതാംകൂറിൽ നിന്നും വാങ്ങിക്കുന്നതു സുൽത്താനുമായി തർക്കങ്ങൾക്കു ഇടയാക്കുമെന്നും തിരുവിതാംകൂറിൻറ അതിർത്തിക്കു പുറമെയായി ഇവിടുന്നും ഏർപ്പെടുന്ന വ്യവഹാരങ്ങളിൽ ഗവൺമെൻ്റിൽ നിന്നും സഹായിക്കുന്നതല്ലെന്നും മറ്റും എഴുതി അയച്ചു. എന്നാൽ ഇടപാടു നടന്ന ശേഷമേ രം എഴുത്തു കിട്ടിയൊള്ളു. ഇതിനിടയിൽ താൻ കോട്ടുകളെ വിലക്കുവാങ്ങിച്ചിരിക്കുന്നു എന്നുള്ള മഹാരാജാവിന്റെ എഴുത്തിനു മറുപടിയായി ഗവർണർ പുനശ്ച, താൻ പൂർവ്വം അയച്ച എഴുത്തിൽ രം ഇടപാടിനെ വിരോധിച്ചിരുന്നിട്ടും അതിനു വിപരീതമായി മേൽ പറഞ്ഞ കോട്ടകളെ വാങ്ങിച്ചത് മഹാരാജാവു പ്രസ്താവിച്ചിരുന്നതു പോലെ സന്തോഷത്തിനു പകരം തനിക്കു അതൃപ്‌തി ഹേതുവായി തീർന്നു എന്നും ഉടൻ കോട്ടകളെ തിർയ്യെ അവർക്കു കൊടുക്കണമെന്നും അങ്ങനെ ചെയ്യാത്തപക്ഷം മഹാരാജാവിനു കമ്പനിക്കാരുടെ രക്ഷ ഇല്ലാതെ ഭവിക്കുമെന്നും മറ്റും വളരെ ഗൌരവമായി എഴുതി അയച്ചു. മദ്രാസ് ഗവർണരുടെ രം അഭിപ്രായത്തെയും തൻ്റെ സമാധാനത്തെയും പറ്റി വിവരമായി വീണ്ടും മദ്രാസ് ഗവർന്മേന്റിനും, അതുകൂടാതെ ബാംബെ, ബങ്കാൾ രം ഗവർന്മേൻ്റുകൾക്കും കല്പിച്ചു എഴുതി + 22<noinclude><references/></noinclude> 9absjxyqerlk3188j54trn7a2a2f0de താൾ:ഗാന്ധിസം.pdf/27 106 81391 243906 240456 2026-06-30T19:44:22Z Sreejithk2000 57 ചെറിയ തിരുത്ത് 243906 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|19}} ന്റെ സ്വാതന്ത്രത്തേക്കാൾ മോശപ്പെട്ടതാണു് എന്നു പറഞ്ഞതുകൊണ്ട് മനുഷ്യന് ഒട്ടും തന്നെ കൎമ്മസ്വാതന്ത്ര്യമില്ലെന്ന് ഗാന്ധിജി അൎത്ഥമാക്കുന്നില്ല. ഈ വിഷയത്തെപ്പറ്റി ഗാന്ധിജി ഹരിജനിൽ ഇപ്രകാരം എഴുതി. "ഈശ്വരബന്ധത്തിലിരിക്കുമ്പോൾ സ്വാതന്ത്ര്യ ബോധം എനിയ്ക്കനുഭവപ്പെടുന്നുണ്ടു്. യാത്രക്കാർ തിങ്ങി നിൽക്കുന്ന കപ്പൽത്തട്ടിലെ അസ്വാതന്ത്ര്യം എനിക്കനുഭവപ്പെടുന്നില്ല. എന്റെ സ്വാതന്ത്രം ഒരു യാത്രക്കാരനുള്ളതിനേക്കാൾ കുറവാണെറിയാമെങ്കിലും ആ സ്വാതന്ത്ര്യത്തെ ഞാൻ മതിക്കുന്നുണ്ട്. ഗീതയിലെ പ്രധാന തത്വമാണണു് ഇതിനെന്നെ കെൽപ്പുള്ളവനാക്കിയതു്. ഏതുവിധം പ്രവർത്തിക്കണമെന്നു് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നൎത്ഥത്തിൽ മനുഷ്യൻ തന്നെ അവന്റെ വിധിയെഴുതുന്നു എന്നാണല്ലോ തത്വം. എന്നാൽ അവൻ ഫലത്തിനെ സംബന്ധിച്ചിടത്തോളം നിയന്ത്രണം ഇല്ലാത്തവനാണു്." വിധിമതമോ മനുഷ്യ പ്രയത്നമോ എന്ന മഹത്തായ പ്രശ്നത്തിനു മേല്പറഞ്ഞ വിധം മതാത്മജി നൽകുന്ന വ്യാഖ്യാനം എത്രയോ മനോഹരം. ഒരു കപ്പൽ അതിന്റെ മാർഗത്തിൽ ചരിക്കുന്നു. ഒരു യാത്രക്കാരനും അതിന്റെ നിയന്ത്രണത്തിൽ പങ്കില്ല. എന്നാൽ അതിന്റെ തട്ടിൽ നിൽക്കുന്നവർക്കു് തെക്കോട്ടോ വടക്കോട്ടോ അതിൽ തന്നെ സഞ്ചരിക്കാനും അഥവാ വൃഥാ ഇരിയ്ക്കാനും മറ്റും എത്ര സ്വാതന്ത്ര്യമുണ്ടോ അത്രയ്ക്കുള്ള സ്വാതന്ത്ര്യം മനുഷ്യ പ്രയത്നത്തിനുമുണ്ടു്. നന്മയും തിന്മയും ഉള്ള ഈ ലോകത്തിൽ അവയിലൊന്നിനെ സ്വീകരിക്കാൻ മനുഷ്യനു സ്വാതന്ത്രമുണ്ടു്. അവൻ സ്വീകരിക്കുന്ന വഴിക്ക് അനുസരണമായ ഫലം കൎമ്മനിയത്താൽ സിദ്ധിക്കയും ചെയ്യും. ആ കൎമ്മനിയമമോ ഈശ്വരനിയമം തന്നെ. {{text-indent|2em|ഇതേ ആശയത്തിനു പിൻതാങ്ങായി മഹാത്മജി}}<noinclude></noinclude> 63s2mwv66hj66fl8tmuc1ahyjr67u0z താൾ:Pellisum Melisandayum (Changampuzha).pdf/1 106 81398 243914 240466 2026-06-30T20:19:10Z Manojk 804 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 243914 proofread-page text/x-wiki <noinclude><pagequality level="3" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും (ഒരു ബെൽജിയൻനാടകം) പരിഭാഷകൻ: ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ.<noinclude></noinclude> 68bz7ywu7d62d0amq45mfmzx4h1ahbk ഉപയോക്താവിന്റെ സംവാദം:MoosadWiki 3 81629 244049 243068 2026-07-01T05:57:29Z Manojk 804 /* പുതിയ പുസ്തകം ചേർക്കാൻ */ മറുപടി 244049 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC) == പുതിയ പുസ്തകം ചേർക്കാൻ == :1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC) ::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും. ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC) :പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം. :ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC) :: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC) :::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്. :::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/&#126;2026-35524-88|&#126;2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:&#126;2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC) :::::[[സഹായം:എഴുത്ത്]], [[സഹായം:എഡിറ്റിംഗ്‌_വഴികാട്ടി]] എന്നിവ നോക്കാമോ. വിക്കിഗ്രന്ഥശാലയുടെ നയം പ്രകാരം പുസ്തകത്തിലുള്ളത് പരമാവധി അതുപോലെ എൻകോഡ് ചെയ്യുക എന്നതാണ് കീഴ്വഴക്കം. ഉള്ളടക്കത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വിഷയത്തിലുള്ള അറിവ് ഒരു ഘടകമാണ്. വിസർഗം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ടൈപ്പിങ്ങ് ടൂളിലെ ലിപ്യന്തരണത്തിൽ ഷിഫ്റ്റ്+h ടൈപ്പ് ചെയ്താൽ മതി. ഗൂഗിളിലെ എഴുത്തുപകരണം ഉപയോഗിക്കണമെന്നില്ല. സങ്കീർണ്ണമായ അക്ഷരരൂപങ്ങൾ ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് അല്ലെങ്കിൽ ലിപ്യന്തരണം പോലെ വ്യക്തമായ മാപ്പ് ഫയൽ ഉള്ള ഇൻപുട്ട് ടൂൾ ഉപയോഗിക്കുന്നതാവും നല്ലത്.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:58, 17 ജൂൺ 2026 (UTC) ::::::നന്ദി. നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 05:56, 17 ജൂൺ 2026 (UTC) :::::::I am still unable to add the book "Sreeramakrishnashtakam". I created a page. Also uploaded in Wiki Commons. What next? Can you help? [[File:Ramakrishnashtakam.pdf|thumb|A collection nine sanskrit slokas praising Lord Sreeramakrishna.]] This is the link. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 14:33, 22 ജൂൺ 2026 (UTC) ::::::::ഈ സന്ദേശം കാണാൻ വിട്ടുപോയതാണ്. ഇമെയിൽ കണ്ടപ്പോൾ ആണ് പരിശോധിച്ചത്. മറുപടി എഴുതുമ്പോൾ പേര് മെൻഷൻ ചെയ്താൽ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുമായിരുന്നു. ::::::::പുസ്തകം ചേർത്തതിന് നന്ദി. ആദ്യമായി പുസ്തകം ചേർക്കുമ്പോൾ ലൈസൻസ് ഭാഗം കൃത്യമാക്കേണ്ടതുണ്ട്. ഇന്ത്യൻ പകർപ്പാവകാശം അനുസരിച്ച് രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞ പ്രസിദ്ധീകരിച്ച കൃതി എന്ന് മിനിമം ശ്രദ്ധിക്കണം. ലൈസൻസുമായി ബന്ധപ്പെട്ട് ചെയ്ത [https://commons.wikimedia.org/w/index.php?title=File:Ramakrishnashtakam.pdf&diff=prev&oldid=1241949222 ഈ മാറ്റം] ശ്രദ്ധിക്കുക. രണ്ടാമത് ഒരു കാര്യം പിഡീഫ് അപ്ലോഡ് ചെയ്യുന്നതിനു മുൻപ് റൊട്ടേഷനും പേജ് തിരിക്കലും ക്വാളിറ്റി ചെക് ചെയ്യലും ചെയ്യണം എന്നതാണ്. നിലവിൽ ഉള്ള പിഡീഫ് തലതിരിഞ്ഞ് ആയിരുന്നു. ഞാൻ കോമൺസിൽ [https://commons.wikimedia.org/w/index.php?title=File%3ARamakrishnashtakam.pdf&diff=1241948734&oldid=1236263035 പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്.] ഇതിൽ രണ്ട് പേജുകൾ ഒന്നിൽ ചെയ്യുന്നതിനു പകരം ഓരോ പേജ് ആക്കിയിരുന്നെങ്കിൽ നമ്മൾ പിന്തുടരുന്ന സ്റ്റാൻ്റേഡ് പ്രൊസീഡ്യർ അനുസരിച്ച് നന്നായിരിക്കും. [[സൂചിക:Ramakrishnashtakam.pdf]] എല്ലാ പേജും ഓസിആർ ചെയ്ത പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ പേജും തെറ്റുതിരുത്തൽ വായന നടത്തിയാൽ നന്നായിരിക്കും. [[ശ്രീ രാമകൃഷ്ണാഷ്ടകം]] പേജ് സൃഷ്ടിച്ചതും പരിശോധിച്ചു. സൂചികതാളിലെ ഉള്ളടക്കം പ്രധാനതാളിലേയ്ക്ക് കൊണ്ടുവരുന്നത് എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ [https://ml.wikisource.org/w/index.php?title=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%95%E0%B4%82&diff=244048&oldid=243067 ഈ മാറ്റം പരിശോധിക്കുക]. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കൂ. ആശംസകളോടെ.. [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 05:57, 1 ജൂലൈ 2026 (UTC) rbgjz66xrq9cqc8as38z7e1hz763svd 244050 244049 2026-07-01T06:28:15Z MoosadWiki 13329 /* പുതിയ പുസ്തകം ചേർക്കാൻ */ മറുപടി 244050 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC) == പുതിയ പുസ്തകം ചേർക്കാൻ == :1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC) ::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും. ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC) :പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം. :ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC) :: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC) :::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്. :::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/&#126;2026-35524-88|&#126;2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:&#126;2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC) :::::[[സഹായം:എഴുത്ത്]], [[സഹായം:എഡിറ്റിംഗ്‌_വഴികാട്ടി]] എന്നിവ നോക്കാമോ. വിക്കിഗ്രന്ഥശാലയുടെ നയം പ്രകാരം പുസ്തകത്തിലുള്ളത് പരമാവധി അതുപോലെ എൻകോഡ് ചെയ്യുക എന്നതാണ് കീഴ്വഴക്കം. ഉള്ളടക്കത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വിഷയത്തിലുള്ള അറിവ് ഒരു ഘടകമാണ്. വിസർഗം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ടൈപ്പിങ്ങ് ടൂളിലെ ലിപ്യന്തരണത്തിൽ ഷിഫ്റ്റ്+h ടൈപ്പ് ചെയ്താൽ മതി. ഗൂഗിളിലെ എഴുത്തുപകരണം ഉപയോഗിക്കണമെന്നില്ല. സങ്കീർണ്ണമായ അക്ഷരരൂപങ്ങൾ ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് അല്ലെങ്കിൽ ലിപ്യന്തരണം പോലെ വ്യക്തമായ മാപ്പ് ഫയൽ ഉള്ള ഇൻപുട്ട് ടൂൾ ഉപയോഗിക്കുന്നതാവും നല്ലത്.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:58, 17 ജൂൺ 2026 (UTC) ::::::നന്ദി. നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 05:56, 17 ജൂൺ 2026 (UTC) :::::::I am still unable to add the book "Sreeramakrishnashtakam". I created a page. Also uploaded in Wiki Commons. What next? Can you help? [[File:Ramakrishnashtakam.pdf|thumb|A collection nine sanskrit slokas praising Lord Sreeramakrishna.]] This is the link. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 14:33, 22 ജൂൺ 2026 (UTC) ::::::::ഈ സന്ദേശം കാണാൻ വിട്ടുപോയതാണ്. ഇമെയിൽ കണ്ടപ്പോൾ ആണ് പരിശോധിച്ചത്. മറുപടി എഴുതുമ്പോൾ പേര് മെൻഷൻ ചെയ്താൽ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുമായിരുന്നു. ::::::::പുസ്തകം ചേർത്തതിന് നന്ദി. ആദ്യമായി പുസ്തകം ചേർക്കുമ്പോൾ ലൈസൻസ് ഭാഗം കൃത്യമാക്കേണ്ടതുണ്ട്. ഇന്ത്യൻ പകർപ്പാവകാശം അനുസരിച്ച് രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞ പ്രസിദ്ധീകരിച്ച കൃതി എന്ന് മിനിമം ശ്രദ്ധിക്കണം. ലൈസൻസുമായി ബന്ധപ്പെട്ട് ചെയ്ത [https://commons.wikimedia.org/w/index.php?title=File:Ramakrishnashtakam.pdf&diff=prev&oldid=1241949222 ഈ മാറ്റം] ശ്രദ്ധിക്കുക. രണ്ടാമത് ഒരു കാര്യം പിഡീഫ് അപ്ലോഡ് ചെയ്യുന്നതിനു മുൻപ് റൊട്ടേഷനും പേജ് തിരിക്കലും ക്വാളിറ്റി ചെക് ചെയ്യലും ചെയ്യണം എന്നതാണ്. നിലവിൽ ഉള്ള പിഡീഫ് തലതിരിഞ്ഞ് ആയിരുന്നു. ഞാൻ കോമൺസിൽ [https://commons.wikimedia.org/w/index.php?title=File%3ARamakrishnashtakam.pdf&diff=1241948734&oldid=1236263035 പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്.] ഇതിൽ രണ്ട് പേജുകൾ ഒന്നിൽ ചെയ്യുന്നതിനു പകരം ഓരോ പേജ് ആക്കിയിരുന്നെങ്കിൽ നമ്മൾ പിന്തുടരുന്ന സ്റ്റാൻ്റേഡ് പ്രൊസീഡ്യർ അനുസരിച്ച് നന്നായിരിക്കും. [[സൂചിക:Ramakrishnashtakam.pdf]] എല്ലാ പേജും ഓസിആർ ചെയ്ത പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ പേജും തെറ്റുതിരുത്തൽ വായന നടത്തിയാൽ നന്നായിരിക്കും. [[ശ്രീ രാമകൃഷ്ണാഷ്ടകം]] പേജ് സൃഷ്ടിച്ചതും പരിശോധിച്ചു. സൂചികതാളിലെ ഉള്ളടക്കം പ്രധാനതാളിലേയ്ക്ക് കൊണ്ടുവരുന്നത് എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ [https://ml.wikisource.org/w/index.php?title=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%95%E0%B4%82&diff=244048&oldid=243067 ഈ മാറ്റം പരിശോധിക്കുക]. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കൂ. ആശംസകളോടെ.. [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 05:57, 1 ജൂലൈ 2026 (UTC) :::::::::വളരെ നന്ദി. ഒരു പാട് പഠിക്കാനുണ്ട്. സഹായങ്ങൾ ഇനിയും വേണ്ടിവരും. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 06:28, 1 ജൂലൈ 2026 (UTC) k51nxvcudtny492gw4bw50sz6a492h3 244051 244050 2026-07-01T07:35:31Z Manojk 804 /* പുതിയ പുസ്തകം ചേർക്കാൻ */ മറുപടി 244051 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:MoosadWiki|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:18, 10 ജൂൺ 2026 (UTC) == പുതിയ പുസ്തകം ചേർക്കാൻ == :1935-45 കാലഘട്ടത്തിൽ മരിച്ചു പോയ ഒരു അധ്യാപകൻ പബ്ലിഷ് ചെയ്തിരുന്ന ഒരു കൃതി കണ്ടുകിട്ടിയിട്ടുണ്ട്. ശ്രീ രാമകൃഷ്ണാഷ്ടകം എന്ന പേരിൽ 9 സംസ്കൃതശ്ലോകങ്ങൾ. ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. പുതിയ മെമ്പർമാർക്ക് പോസ്റ്റ് ചെയ്യാൻ അനുവാദമില്ല എന്നാണ് കണ്ടത്. പഴയ മെമ്പർമാർ വഴിയേ പോസ്റ്റ് ചെയ്യാൻ പറ്റുള്ളൂ എന്നാണോ? എന്താണ് ഞാൻ ചെയ്യേണ്ടത്? [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 10:36, 16 ജൂൺ 2026 (UTC) ::@[[ഉപയോക്താവ്:MoosadWiki|MoosadWiki]] കൃതി മുഴുവനായി സ്കാൻ ചെയ്ത് https://commons.wikimedia.org/wiki/Special:UploadWizard ൽ അപ്ലോഡ് ചെയ്യാമോ ? ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ mlwikisource@gmail.com ലേക്ക് ഫോട്ടോ എടുത്ത് അയച്ചാലും മതി. സ്കാൻ ഉണ്ടെനിൽ നമുക്ക് കാര്യങ്ങൾ ചെയ്യാൻ കൂടുതൽ എളുപ്പമായി. [[ശ്രീ രാമകൃഷ്ണാഷ്ടകം]] എന്ന പേജ് തുടങ്ങി അതിൽ കാര്യങ്ങൾ ചേർത്തോളൂ. താൾ തുടങ്ങാൻ ആർക്കും സാധിക്കും. ഫയൽ അപ്ലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരിക്കും അനുമതി പ്രശ്നം ലഭിച്ചത്. നിലവിൽ കോമൺസിൽ ആണ് അപ്ലോഡ് ചെയ്ത് ചെയ്ത് ഇവിടേയ്ക്ക് ഇൻ്റക്സ് ലിങ്ക് ചെയ്യണം. പിഡീഫ് അപ്ലോഡ് ചെയ്താൽ സൂചികാ താൾ നിർമ്മിച്ച് ഓരോ പേജുകൾ ആയി നമുക്ക് ചെയ്ത് തീർക്കാനാകും.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:22, 16 ജൂൺ 2026 (UTC) :പുസ്തകം ചേർക്കുക എന്ന ലിങ്ക് ഉപയോഗിച്ചാണ് ഞാൻ ശ്രമിച്ചത്. 9 പേജും അപ്‌ലോഡ് ചെയ്തുകഴിഞ്ഞതിനുശേഷമാണ് "പുതിയ മെമ്പർമാർക്ക് പുസ്തകം ചേർക്കാൻ അനുവാദമില്ല" എന്ന രീതിയിലുള്ള ഒരു മെസ്സേജ് കണ്ടത്. ഈ വീക്ക്-എൻഡിൽ ഇനി വീണ്ടും ശ്രമിക്കാം. :ഇതുകൂടാതെ, "ഒറ്റശ്ലോകം" എന്ന പുസ്തകത്തിലെ പേജുകൾ മലയാളത്തിൽ ടൈപ്പ് ചെയ്തു ചേർക്കുന്നുണ്ട് ഞാൻ. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 03:28, 17 ജൂൺ 2026 (UTC) :: ഈ [https://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE%3AOtta_slokam_Malayalam_1921.pdf%2F12&diff=241338&oldid=241336 മാറ്റം] ഒന്ന് നോക്കാമോ. ഹെഡ്ഡർ എങ്ങനെ ചേർക്കണമെന്ന് അതിൽ ഉണ്ട്. <nowiki>{{rh|left|center|right}}</nowiki> എന്ന ഫലകം ആണു ഉപയോഗിക്കേണ്ടത്. അത് താളിനുമുകളിലായുള്ള തലക്കെട്ട് എന്ന ഹെഡ്ഡർ ഭാഗത്തേയ്ക്ക് മാറ്റുകയും വേണം. അത് കൂടാതെ രേഫബിന്ദു (അൎച്ചന), ഃ, സംവൃതോകാരം (അതു്) തുടങ്ങിയ ശ്രദ്ധിക്കണം. വരികൾ തിരിച്ചാൽ കുഴപ്പമില്ല. രണ്ട് ലൈൻ സ്പേസ് ആണു അടുത്ത് വരി,ഘണ്ഡിക തിരിക്കാനുള്ള വഴി.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:19, 17 ജൂൺ 2026 (UTC) :::സഹായിച്ചതിന് വളരെ നന്ദി. ഹെഡ്ഡ്ർ ചേർക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. വിസർഗം കോപ്പി-പേസ്റ്റ് ചെയ്തതാണ്. മലയാളം ടൈപ്പ് ചെയ്തത് ഗൂഗിൾ എഴുത്തു ഉപകരണങ്ങൾ എന്ന സൈറ്റിൽ കേറിയിട്ടാണ്. അവിടെ ചെയ്തിട്ട് ഇവിടെ കോപ്പി-പേസ്റ്റ് ചെയ്തതാണ്. :::മറ്റൊരു സംശയം - ഒറിജിനൽ കോപ്പിയിൽ ശ്ലോകങ്ങളുടെ വരികൾ കൃത്യമായിട്ടല്ല തിരിച്ചിരിക്കുന്നത്. അത് അതുപോലെ തന്നെ നിലനിർത്തണോ അതോ കറക്റ്റ് ആക്കണോ? അതായത് ഒറിജിനലിൽ "ചുക്കുമു - ളകുതി - പ്പലി" എന്ന് അച്ചടിച്ചിട്ടുള്ളത് "ചുക്കു -മുളകു-തിപ്പലി" എന്ന് തിരുത്തൽ ചെയ്യണോ ? [[പ്രത്യേകം:സംഭാവനകൾ/&#126;2026-35524-88|&#126;2026-35524-88]] ([[ഉപയോക്താവിന്റെ സംവാദം:&#126;2026-35524-88|talk]]) 04:35, 17 ജൂൺ 2026 (UTC) :::::[[സഹായം:എഴുത്ത്]], [[സഹായം:എഡിറ്റിംഗ്‌_വഴികാട്ടി]] എന്നിവ നോക്കാമോ. വിക്കിഗ്രന്ഥശാലയുടെ നയം പ്രകാരം പുസ്തകത്തിലുള്ളത് പരമാവധി അതുപോലെ എൻകോഡ് ചെയ്യുക എന്നതാണ് കീഴ്വഴക്കം. ഉള്ളടക്കത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വിഷയത്തിലുള്ള അറിവ് ഒരു ഘടകമാണ്. വിസർഗം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ടൈപ്പിങ്ങ് ടൂളിലെ ലിപ്യന്തരണത്തിൽ ഷിഫ്റ്റ്+h ടൈപ്പ് ചെയ്താൽ മതി. ഗൂഗിളിലെ എഴുത്തുപകരണം ഉപയോഗിക്കണമെന്നില്ല. സങ്കീർണ്ണമായ അക്ഷരരൂപങ്ങൾ ടൈപ്പ് ചെയ്യാൻ ഇൻസ്ക്രിപ്റ്റ് അല്ലെങ്കിൽ ലിപ്യന്തരണം പോലെ വ്യക്തമായ മാപ്പ് ഫയൽ ഉള്ള ഇൻപുട്ട് ടൂൾ ഉപയോഗിക്കുന്നതാവും നല്ലത്.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 04:58, 17 ജൂൺ 2026 (UTC) ::::::നന്ദി. നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 05:56, 17 ജൂൺ 2026 (UTC) :::::::I am still unable to add the book "Sreeramakrishnashtakam". I created a page. Also uploaded in Wiki Commons. What next? Can you help? [[File:Ramakrishnashtakam.pdf|thumb|A collection nine sanskrit slokas praising Lord Sreeramakrishna.]] This is the link. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 14:33, 22 ജൂൺ 2026 (UTC) ::::::::ഈ സന്ദേശം കാണാൻ വിട്ടുപോയതാണ്. ഇമെയിൽ കണ്ടപ്പോൾ ആണ് പരിശോധിച്ചത്. മറുപടി എഴുതുമ്പോൾ പേര് മെൻഷൻ ചെയ്താൽ എനിക്ക് നോട്ടിഫിക്കേഷൻ കിട്ടുമായിരുന്നു. ::::::::പുസ്തകം ചേർത്തതിന് നന്ദി. ആദ്യമായി പുസ്തകം ചേർക്കുമ്പോൾ ലൈസൻസ് ഭാഗം കൃത്യമാക്കേണ്ടതുണ്ട്. ഇന്ത്യൻ പകർപ്പാവകാശം അനുസരിച്ച് രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞ പ്രസിദ്ധീകരിച്ച കൃതി എന്ന് മിനിമം ശ്രദ്ധിക്കണം. ലൈസൻസുമായി ബന്ധപ്പെട്ട് ചെയ്ത [https://commons.wikimedia.org/w/index.php?title=File:Ramakrishnashtakam.pdf&diff=prev&oldid=1241949222 ഈ മാറ്റം] ശ്രദ്ധിക്കുക. രണ്ടാമത് ഒരു കാര്യം പിഡീഫ് അപ്ലോഡ് ചെയ്യുന്നതിനു മുൻപ് റൊട്ടേഷനും പേജ് തിരിക്കലും ക്വാളിറ്റി ചെക് ചെയ്യലും ചെയ്യണം എന്നതാണ്. നിലവിൽ ഉള്ള പിഡീഫ് തലതിരിഞ്ഞ് ആയിരുന്നു. ഞാൻ കോമൺസിൽ [https://commons.wikimedia.org/w/index.php?title=File%3ARamakrishnashtakam.pdf&diff=1241948734&oldid=1236263035 പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുണ്ട്.] ഇതിൽ രണ്ട് പേജുകൾ ഒന്നിൽ ചെയ്യുന്നതിനു പകരം ഓരോ പേജ് ആക്കിയിരുന്നെങ്കിൽ നമ്മൾ പിന്തുടരുന്ന സ്റ്റാൻ്റേഡ് പ്രൊസീഡ്യർ അനുസരിച്ച് നന്നായിരിക്കും. [[സൂചിക:Ramakrishnashtakam.pdf]] എല്ലാ പേജും ഓസിആർ ചെയ്ത പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ പേജും തെറ്റുതിരുത്തൽ വായന നടത്തിയാൽ നന്നായിരിക്കും. [[ശ്രീ രാമകൃഷ്ണാഷ്ടകം]] പേജ് സൃഷ്ടിച്ചതും പരിശോധിച്ചു. സൂചികതാളിലെ ഉള്ളടക്കം പ്രധാനതാളിലേയ്ക്ക് കൊണ്ടുവരുന്നത് എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ [https://ml.wikisource.org/w/index.php?title=%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%95%E0%B4%82&diff=244048&oldid=243067 ഈ മാറ്റം പരിശോധിക്കുക]. കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ചോദിക്കൂ. ആശംസകളോടെ.. [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 05:57, 1 ജൂലൈ 2026 (UTC) :::::::::വളരെ നന്ദി. ഒരു പാട് പഠിക്കാനുണ്ട്. സഹായങ്ങൾ ഇനിയും വേണ്ടിവരും. [[ഉപയോക്താവ്:MoosadWiki|MoosadWiki]] ([[ഉപയോക്താവിന്റെ സംവാദം:MoosadWiki|സംവാദം]]) 06:28, 1 ജൂലൈ 2026 (UTC) ::::::::::തീർച്ചയായും. സാധിക്കുന്ന രീതിയിൽ നമുക്ക് ശ്രമിക്കാം. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഓഫ്ലൈൻ/ഓൺലൈൻ സെഷൻ ആവശ്യമെങ്കിൽ നമുക്ക് ശ്രമിക്കാം. മുൻ കൂട്ടി പ്ലാൻ ചെയ്താൽ കേരളത്തിൽ എവിടെയും നമുക്ക് ശ്രമിക്കാവുന്നതാണ്. വിഭ്യഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മെച്ചപ്പെട്ട രീതിയിൽ ഇവിടെ എങ്ങനെ കൂടുതൽ ഉള്ളടക്കങ്ങൾ സൃഷ്ടിച്ച് മുന്നോട്ട് കൊണ്ടുപോകാനാകും എന്നാണ് നോക്കുന്നത്. [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:35, 1 ജൂലൈ 2026 (UTC) fz5cwfrq7xdcddy6uj8f8jqe16ai9qv താൾ:Sahithyachinthakal.pdf/2 106 81906 244040 241490 2026-07-01T05:31:16Z Sugeesh 210 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 244040 proofread-page text/x-wiki <noinclude><pagequality level="3" user="Sugeesh" /></noinclude>സാഹിത്യചിന്തകൾ സ്വരരാഗസുധ പബ്ലിക്കേഷൻസ്<noinclude></noinclude> cjcl1kievpt36b9nq7ri2ijdjvosmye താൾ:Otta slokam Malayalam 1921.pdf/15 106 82642 244052 243866 2026-07-01T10:34:07Z ~2026-37690-04 13411 244052 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" />{{rh|പ്രഥമഭാഗം|7|}}</noinclude> പ്രഥമഭാഗം 7. ഒരാൾ യാത്ര പുറപ്പെടുമ്പോൾ പോകരുതെന്നു പറയുന്നത് അമംഗളമാണ്. പൊയ്‌ക്കൊൾക എന്ന് പറയുന്നതു നിസ്‌നേഹമായ വാക്കാണ്. നില്ക്കു എന്നു പറയുന്നതു പ്രഭുത്വവും, ഇഷ്ടം പോലെ ചെയ്ക എന്നു പറയുന്നതു ഔദാസീന്യവുമാകുന്നു. എന്നാൽ സ്നേഹരൂപമായിട്ടെന്തൊരു വാക്കാണ് പറയേണ്ടത്. കാണുന്നതുവരെ ഇയ്യുള്ളവനെ മറന്നു കളയരുതേ എന്നു പറയുന്നതു യുക്തം. * * * * * * * ഗംഗാവർത്തസമാനനാഭിവിലസദ്വൽമീകരന്ധ്രാ ന്തരാത്തൻവീ കോമളരോമരാജിഭുജഗീ നിർഗ്ഗത്യ കാ ന്തേ തവ | വക്ത്രേന്ദും ഗ്രസതീതി പന്നഗധിയാ പീനൗസ്തനൗ സംഗതാവിത്യാഖ്യാതുമിവ ത്വദ ക്ഷി യുഗളം കർണാന്ത മാശിശ്രിയേ ൧൪ ഗംഗയുടെ ചുഴിവിനോടു തുല്യമായ നാഭിയാകുന്ന അളയിൽ നിന്നു രോമരാജിയാകുന്ന സർപ്പം നിന്റെ മുഖമാകുന്ന ചന്ദ്രനെ ഗ്രസിപ്പാൻ പുറപ്പെടുന്നതുകണ്ടു സ്തനങ്ങൾ ആ വഴി മുടങ്ങത്തക്കവിധം .തിങ്ങി നിന്നു. ഈ വക സംഭവങ്ങളെല്ലാം കണ്ടു നിന്നിരുന്ന കണ്ണു വിവരം അറിയിക്കുവാനായി ചെവിയുടെ സമീപത്തേക്കു ചെന്നു. (നായികയുടെ യൗവനാവസ്ഥ സ്ഫുരിക്കുന്ന്നു. കാചിൽ ബാലാ രമണ വസതിം പ്രേഷയന്തീ കരണ്ഡം തന്മൂലേ സാ സഭയമലിഖദ്വ്യാളമസ്യോപ രിഷ്ടാൽ | ഗൗരീകാന്തം പവനതനയം ചമ്പക ഞ്ചാസ്യ ഭാവം പൃച്ഛത്യാര്യോ വിഭുതതിലകോ മ ല്ലിനാഥഃ കവീന്ദ്രഃ ൧൫<noinclude><references/></noinclude> ob8dv0an45vimkcjv0wsd2ze0rt3kb0 ശ്രീ രാമകൃഷ്ണാഷ്ടകം 0 83218 244048 243067 2026-07-01T05:55:07Z Manojk 804 ഹെഡ്ഡർ & ഇൻ്റെക്സ് ചേർത്തു 244048 wikitext text/x-wiki {{header | title =ശ്രീ രാമകൃഷ്ണാഷ്ടകം | genre = | author = | year = | translator = | section = | previous =| next = | notes =1870 - 1945 കാലഘട്ടത്തിൽ കേരളതിലെ തളിപ്പറമ്പ് എന്ന് സ്ഥലത്ത് ജീവിച്ചിരുന്ന ഒരു മലയാളം അദ്ധ്യാപകനായിരുന്നു ശ്രീ. കെ. നാരായണൻ മൂസ്സത്. അദ്ദേഹം 1910 - 1920 കാലഘട്ടത്തിലെങ്ങോ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഒൻപത് സംസ്‌കൃത ശ്ലോകങ്ങൾ അടങ്ങിയ ശ്രീരാമകൃഷ്ണാഷ്ടകം എന്ന ഈ കൃതി. പ്രസിദ്ധീകരിച്ച വർഷം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ആ കുടുംബത്തിൽ ഇപ്പൊഴുള്ളവരുമായി സംസാരിച്ചതിന്റെ വെളിച്ചത്തിൽ മനസ്സിലായ ഏകദേശ കാലഘട്ടമാണ് മേല്പറഞ്ഞിട്ടുള്ളത്. }} <div class="novel"> <pages index="Ramakrishnashtakam.pdf" from=1 to=6 /> </div> k4eotoguw122aul1gyba7axohzyfz9z ഉപയോക്താവിന്റെ സംവാദം:Savija R S 3 83732 243887 2026-06-30T18:00:57Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 243887 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Savija R S|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 18:00, 30 ജൂൺ 2026 (UTC) 73fmmow1egbvll305i7azrhftuk9ces പ്രമാണം:Sankalpakanthi (Changampuzha).pdf 6 83733 243888 2026-06-30T18:12:33Z Manojk 804 സങ്കൽപ്പകാന്തി, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യസമാഹാരം. 243888 wikitext text/x-wiki == ചുരുക്കം == സങ്കൽപ്പകാന്തി, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യസമാഹാരം. == അനുമതി == {{PD-India}} 5kbvc0klmam3929g8hcyf4dr3lhh73i സൂചിക:Sankalpakanthi (Changampuzha).pdf 104 83734 243889 2026-06-30T18:20:40Z Manojk 804 '' താൾ സൃഷ്ടിച്ചിരിക്കുന്നു 243889 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140388613 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=MS |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer= }} moqeikrmqajab6a9faax89lu4j7xqc7 താൾ:Sankalpakanthi (Changampuzha).pdf/1 106 83735 243890 2026-06-30T18:21:05Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 243890 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:Sankalpakanthi (Changampuzha).pdf/2 106 83736 243891 2026-06-30T18:23:26Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ഗ്രന്ഥകർത്താ ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ 251. PUBLISHERS: THE MANGALODAYAM LTD., TRICHUR. വില 1. 4.' താൾ സൃഷ്ടിച്ചിരിക്കുന്നു 243891 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ഗ്രന്ഥകർത്താ ചങ്ങമ്പുഴ കൃഷ്ണപിള്ള, എം. എ 251. PUBLISHERS: THE MANGALODAYAM LTD., TRICHUR. വില 1. 4.<noinclude></noinclude> l8pk9a9ezt92jkrnlweum40svw5vo6w താൾ:Sankalpakanthi (Changampuzha).pdf/3 106 83737 243892 2026-06-30T18:24:05Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'First impression in Dhanu, 1117. Second impression in Vrichigom, 1120. Third Impression in Medom 1121. Fourth Impression in Dhanu 1130. Copyright reserved by MRS. SREE DEVI CHANGAMPUZHA "SREEDEVI MANDIRAM" EDAPPALLY Printed at The Mangalodayam Press. Trichur.' താൾ സൃഷ്ടിച്ചിരിക്കുന്നു 243892 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>First impression in Dhanu, 1117. Second impression in Vrichigom, 1120. Third Impression in Medom 1121. Fourth Impression in Dhanu 1130. Copyright reserved by MRS. SREE DEVI CHANGAMPUZHA "SREEDEVI MANDIRAM" EDAPPALLY Printed at The Mangalodayam Press. Trichur.<noinclude></noinclude> amlctq13y8qo43yn4xc5amzlsu0fdf6 താൾ:Sankalpakanthi (Changampuzha).pdf/120 106 83738 243893 2026-06-30T18:31:34Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 243893 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft ജനറൽ സയൻസ് – പുസ്തകം 1 0 83739 243900 2026-06-30T19:23:50Z Manojk 804 '{{header | title = ജനറൽ സയൻസ് – പുസ്തകം 1 | genre = | author = | year = 1958 | translator = | section = | previous = | next = | notes = }} <center> <pages index="General-science-pusthakam-1-1958.pdf" from=1 to=92 "/> </center> <div class="novel">' താൾ സൃഷ്ടിച്ചിരിക്കുന്നു 243900 wikitext text/x-wiki {{header | title = ജനറൽ സയൻസ് – പുസ്തകം 1 | genre = | author = | year = 1958 | translator = | section = | previous = | next = | notes = }} <center> <pages index="General-science-pusthakam-1-1958.pdf" from=1 to=92 "/> </center> <div class="novel"> 4v555wz0bpm133zzrqe9b9boadj5mww 243901 243900 2026-06-30T19:24:13Z Manojk 804 added [[Category:പാഠപുസ്തകങ്ങൾ]] using [[Help:Gadget-HotCat|HotCat]] 243901 wikitext text/x-wiki {{header | title = ജനറൽ സയൻസ് – പുസ്തകം 1 | genre = | author = | year = 1958 | translator = | section = | previous = | next = | notes = }} <center> <pages index="General-science-pusthakam-1-1958.pdf" from=1 to=92 "/> </center> <div class="novel"> [[വർഗ്ഗം:പാഠപുസ്തകങ്ങൾ]] 3jt94q6vyhswdd6qc2mvk3hfboex8fa 243902 243901 2026-06-30T19:26:35Z Manojk 804 243902 wikitext text/x-wiki {{header | title = ജനറൽ സയൻസ് – പുസ്തകം 1 | genre = | author = | year = 1958 | translator = | section = | previous = | next = | notes = }} <div class="poem"> <pages index="General-science-pusthakam-1-1958.pdf" from=1 to=92 "/> </div> [[വർഗ്ഗം:പാഠപുസ്തകങ്ങൾ]] s0z5d99rod55g0syu2v1mb0hcf4g5ob താൾ:ഗാന്ധിസം.pdf/28 106 83740 243907 2026-06-30T19:53:08Z Sreejithk2000 57 പുതിയ താൾ 243907 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|20} മറ്റൊരിടത്തു പറയുന്നു. "മനുഷ്യൻ നിസ്സാരൻ. നെപ്പോളിയൻ വളരെയൊക്കെ പ്ളാൻ വച്ചു. പക്ഷേ സെന്റ് ഹെലിനായിൽ സ്വയം തടവുകാരനായി കാണുകയാണുണ്ടായതു്. ശക്തനായ കൈസർ യൂറോപ്പിന്റെ കിരീടം ആഗ്രഹിച്ചു. പക്ഷേ വെറും സാമാന്യനായി അദ്ദേഹം ക്ഷീണിച്ചുപോയി. ഈശ്വരൻ അങ്ങിനെ നിശ്ചയിച്ചു. ഇത്തരം ഉദാഹരണങ്ങൾ ഓൎമ്മിച്ചു് നാം വിനീതരാവുകതന്നെ.,, ഈശ്വരൻ നിഷ്ഠൂരനാണെന്നു പറഞ്ഞു എങ്കിലും ഉയരാനാഗ്രഹിക്കുന്നവരെ സഹായിക്കാതിരിക്കയില്ല. ഭക്തനെ വീണ്ടും വീണ്ടും പരീക്ഷിക്കും, കഠിനമായി പരീക്ഷിക്കും. എന്നാലും ഭക്തൻ തളൎന്നു വീഴുന്നതിനുമുമ്പ് അഭയം നൾകും. അനീതിയോടും എതിരിടുന്നതിനു നമുക്കു് സന്ദർഭം തരുന്നതു തന്നെ പരീക്ഷണമാണു്. ഈ ഗവണ്മെന്റു മുഖാന്തരവും നമ്മെ പരീക്ഷിക്കയാണു്. അതിനാൽ നാം ക്ഷീണിക്കാതിരിക്കണം. സ്വയം നാം ഈശ്വരന്റെ അങ്കതലത്തിൽ സമർപ്പിച്ചുകൊള്ളുകയേ വേണ്ടു. നമ്മെ ഇത്ര കഠിനമായി പരീക്ഷിക്കുന്നതിനെപ്പറ്റി നമുക്കു് ആവലാതിപ്പെടാം. അദ്ദേഹം സ്വാന്തനം നൾകി ക്ഷമിക്കാതിരിക്കുകയില്ല. ദുഷ്ടനോടെതിൎക്കേണ്ടതു് അയാളോടു ശത്രുത ഭാവിച്ചു കൊണ്ടല്ല, അവനെ ദ്രോഹിച്ചുകൊണ്ടല്ല, പിന്നെയോ വിഷമഘട്ടത്തിൽ വിനീതരായി ഈശ്വരനോടു സഹായം അഭ്യർത്ഥിച്ചുകൊണ്ടാണു വേണ്ടതു്. അനുഗ്രഹം നൾകണമെന്നുള്ള ഭക്തനെ അങ്ങേ അറ്റം വരെ അദ്ദേഹം പരീക്ഷിക്കും. ദഹിര്യസമേതം പരീക്ഷണങ്ങളിൽ വിജയിക്കമാത്രമേ നമുക്ക് കൎത്തവ്യമായിട്ടുള്ളു. അതിനാലാണ് ധൈര്യം (അഭയം) ദൈവിക സമ്പത്തുകളിൽ ഒന്നാമതായി ഗീത 16-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതു്. ഈശ്വരനുമായി സന്തതസഹചാരിത്വം വന്നാൽ ഉടനുടൻ ഏതു കാര്യത്തിനും<noinclude></noinclude> ndxrka9lyl41l2lj9r8wr07noor03au 243908 243907 2026-06-30T19:53:20Z Sreejithk2000 57 ചെറിയ തിരുത്ത് 243908 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|20}} മറ്റൊരിടത്തു പറയുന്നു. "മനുഷ്യൻ നിസ്സാരൻ. നെപ്പോളിയൻ വളരെയൊക്കെ പ്ളാൻ വച്ചു. പക്ഷേ സെന്റ് ഹെലിനായിൽ സ്വയം തടവുകാരനായി കാണുകയാണുണ്ടായതു്. ശക്തനായ കൈസർ യൂറോപ്പിന്റെ കിരീടം ആഗ്രഹിച്ചു. പക്ഷേ വെറും സാമാന്യനായി അദ്ദേഹം ക്ഷീണിച്ചുപോയി. ഈശ്വരൻ അങ്ങിനെ നിശ്ചയിച്ചു. ഇത്തരം ഉദാഹരണങ്ങൾ ഓൎമ്മിച്ചു് നാം വിനീതരാവുകതന്നെ.,, ഈശ്വരൻ നിഷ്ഠൂരനാണെന്നു പറഞ്ഞു എങ്കിലും ഉയരാനാഗ്രഹിക്കുന്നവരെ സഹായിക്കാതിരിക്കയില്ല. ഭക്തനെ വീണ്ടും വീണ്ടും പരീക്ഷിക്കും, കഠിനമായി പരീക്ഷിക്കും. എന്നാലും ഭക്തൻ തളൎന്നു വീഴുന്നതിനുമുമ്പ് അഭയം നൾകും. അനീതിയോടും എതിരിടുന്നതിനു നമുക്കു് സന്ദർഭം തരുന്നതു തന്നെ പരീക്ഷണമാണു്. ഈ ഗവണ്മെന്റു മുഖാന്തരവും നമ്മെ പരീക്ഷിക്കയാണു്. അതിനാൽ നാം ക്ഷീണിക്കാതിരിക്കണം. സ്വയം നാം ഈശ്വരന്റെ അങ്കതലത്തിൽ സമർപ്പിച്ചുകൊള്ളുകയേ വേണ്ടു. നമ്മെ ഇത്ര കഠിനമായി പരീക്ഷിക്കുന്നതിനെപ്പറ്റി നമുക്കു് ആവലാതിപ്പെടാം. അദ്ദേഹം സ്വാന്തനം നൾകി ക്ഷമിക്കാതിരിക്കുകയില്ല. ദുഷ്ടനോടെതിൎക്കേണ്ടതു് അയാളോടു ശത്രുത ഭാവിച്ചു കൊണ്ടല്ല, അവനെ ദ്രോഹിച്ചുകൊണ്ടല്ല, പിന്നെയോ വിഷമഘട്ടത്തിൽ വിനീതരായി ഈശ്വരനോടു സഹായം അഭ്യർത്ഥിച്ചുകൊണ്ടാണു വേണ്ടതു്. അനുഗ്രഹം നൾകണമെന്നുള്ള ഭക്തനെ അങ്ങേ അറ്റം വരെ അദ്ദേഹം പരീക്ഷിക്കും. ദഹിര്യസമേതം പരീക്ഷണങ്ങളിൽ വിജയിക്കമാത്രമേ നമുക്ക് കൎത്തവ്യമായിട്ടുള്ളു. അതിനാലാണ് ധൈര്യം (അഭയം) ദൈവിക സമ്പത്തുകളിൽ ഒന്നാമതായി ഗീത 16-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നതു്. ഈശ്വരനുമായി സന്തതസഹചാരിത്വം വന്നാൽ ഉടനുടൻ ഏതു കാര്യത്തിനും<noinclude></noinclude> 6zckxv2nr6kyprc7eszpcw785vuybmh താൾ:MANJAKKULAM MALA.pdf/13 106 83741 243913 2026-06-30T20:12:03Z Sreejithk2000 57 /* എഴുത്ത് ഇല്ലാത്തവ */ 243913 proofread-page text/x-wiki <noinclude><pagequality level="0" user="Sreejithk2000" /></noinclude><noinclude><references/></noinclude> rxp8qg5rr3akyr9s0owc6av4rxn9g82 താൾ:Sankalpakanthi (Changampuzha).pdf/4 106 83742 243916 2026-06-30T20:26:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മുഖവുര പ്രായോഗിക ജീവിതത്തിന്റെ പരുപരുത്ത വശങ്ങളുമായി കൂട്ടിമുട്ടി പലപ്പോഴും പരുക്കുപറ്റിയിട്ടുള്ള എന്റെ ഹൃദയം വിശ്രമത്തിന്റെ തണലിലിരുന്നു ചിലപ്പോഴെല...' താൾ സൃഷ്ടിച്ചിരിക്കുന്നു 243916 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മുഖവുര പ്രായോഗിക ജീവിതത്തിന്റെ പരുപരുത്ത വശങ്ങളുമായി കൂട്ടിമുട്ടി പലപ്പോഴും പരുക്കുപറ്റിയിട്ടുള്ള എന്റെ ഹൃദയം വിശ്രമത്തിന്റെ തണലിലിരുന്നു ചിലപ്പോഴെല്ലാം വീണ വാ നിയ്ക്കാറുണ്ട്. ആ അനുഗൃഹീതനിശേഷങ്ങൾ സമയം സംഭാവന ചെയ്ത ഏതാനും പൊൻ കിനാവുകളെ അതേപടി പ്രതിഫലി നിങ്ങൾ ഈ ഗ്രന്ഥത്തിൽ ആദ്യന്തം കണ്ടെത്തുക. എന്റെ ശ്ര മം വിജയലക്ഷ്മിയുടെ ആ ഷത്തിൽ പുളകമണിയുന്നുണ്ടെന്നു എനിയ്ക്കഭിമാനമില്ല; എങ്കിലും ഒന്നെനിക്കുറപ്പുണ്ട്. ആത്മാ തതയുടെ അഭാവം അതിനെ അത്രയധികമൊന്നും അലങ്കോല പ്പെടുത്തിയിരിയ്ക്കയില്ല. കവിതയുടെ ആധുനിക സാഹിത്യലോകത്തിൽ എൻ കരുത്തു കുറഞ്ഞ കാൽവെപ്പുകൾ ഈ ചുരുങ്ങിയ കാലഘട്ടത്തിനു ഉള്ളിൽ പല നിരൂപകാരികളുടേയും പ്രചണ്ഡഗജ്ജനങ്ങൾ ക്കിടയാക്കിയിട്ടുണ്ടെന്നുള്ള പരമാം ഞാൻ സന്തോഷ പൂർവ്വം സ്മരിക്കുന്നു. ക്ഷമധുരമായ ഒരു നേരിയ മന്ദഹാസത്തോടു കൂടി, ആനതാനിയായി കാമുകുളങ്ങൾ അപ്പിച്ചുകൊണ്ട്, സാ ഹിത്യ ക്ഷേത്രത്തിന്റെ ഒരു കോണിൽ ഒതുങ്ങിനില്ക്കുന്ന ആ മു യെ ഭയപ്പെടുത്തി പലായനം ചെയ്യിക്കുവാനാണ് തങ്ങളുടെ അട്ടഹാസങ്ങൾ വിനിയോഗിച്ചിട്ടുള്ള തെങ്കിൽ, ആ വിമർശക ബാസന്മാർ വലിയ അമളിയാണ് പറ്റിപ്പോയതെന്നു പറ യാതെ നിവൃത്തിയില്ല. അബലയെങ്കിലും അല്പം പോലും അധി യല്ല എന്റെ കവിതയെന്നു ഞാൻ തികച്ചും അഭിമാനിക്കുന്നു. ഓരോ ഗജ്ജനം കേൾക്കുമ്പോഴും കാൽ അധികമധികം ഊന്നി ച്ചട്ടി മുന്നോട്ടു പോവുകയേ അവൾ ചെയ്തിട്ടുള്ളു; ഇനി ചെ മുള്ളു. പാറപ്പുറത്തു കയറിനിന്നു വികൃതമായ വിശ്വരൂപം<noinclude></noinclude> 0g33q8gfmwif3gziwdywdvagvdo6wr7 താൾ:Sankalpakanthi (Changampuzha).pdf/20 106 83743 243917 2026-06-30T20:26:49Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചെലുത്തുന്ന കവികൾ അധികമില്ല. കല്പനാവൈഭവം അദ്ദേഹ ത്തിന്റെ കൃതികളെ പലപ്പോഴും ദീഗീകരിക്കുന്നു. എങ്കിലും അതിനാൽ ആകൃഷ്ടരാകുന്ന അനുവാചകന്മാർ തന്നിമിത്തം അ ശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243917 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ചെലുത്തുന്ന കവികൾ അധികമില്ല. കല്പനാവൈഭവം അദ്ദേഹ ത്തിന്റെ കൃതികളെ പലപ്പോഴും ദീഗീകരിക്കുന്നു. എങ്കിലും അതിനാൽ ആകൃഷ്ടരാകുന്ന അനുവാചകന്മാർ തന്നിമിത്തം അ ശേഷം അസ്വാരസ്യം തോന്നുന്നില്ല. ചില ഉദാഹരണങ്ങൾ പ്രസ്തുതകൃതിയിൽ നിന്നുദ്ധരിച്ച് എന്റെ ആശയം വിശദീക " ഭാരതത്തിലെ നീണ്ട താടിക്കാർ, കാട്ടാളന്മാർ പോരെങ്കിൽ പരിഷ്കാര ന്യന്മാർ, കറമ്പന്മാർ, നേരിന്റെ നാടും തേടി, സ്നേഹത്തിന്റെ പാട്ടും പാടി, എന്നു നമ്മുടെ കവി പ്രാചീനഭാരതത്തിലെ മഹിഷിമാരുടെ അ പദാനങ്ങളെ പ്രകീ നംചെയ്യുന്നു. രണാങ്കണത്തിൽ' എന്ന മറെറാരു കൃതിയിൽ നേതാക്കന്മാരുടേയും അനുയായികളുടേയും അവസ്ഥാന്തരങ്ങളെ വണ്ണിക്കുന്ന ചില ഈരടികളാണ് താഴെ ച്ചേക്കുന്ന വണ്ണിച്ചു വണ്ണിച്ചു പാടുന്നു ഗായകർ a ആവർതൻ ഗളത്തിലണിയുന്നു മായാത്ത കീർത്തികൾ മന്ദാരമാലകൾ ചേലിലെഴുതും സുവണ്ണലിപികളിൽ നാളെ ചരിത്രവരുടെ പേരുകൾ. ഞങ്ങളാഹാ: മഹാത്യാഗമനുഷ്ഠിച്ച ഞങ്ങളോ കഷ്ടം, വെറും നിഴല്പാടുകൾ മകൾ മറയണം ഞങ്ങള വിസ്മൃതിതൻ തണുത്ത ഗങ്ങളിൽ ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾ<noinclude></noinclude> lsehyrb128opb8xztguz13j379n0yvm താൾ:Sankalpakanthi (Changampuzha).pdf/35 106 83744 243918 2026-06-30T20:26:55Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി മക്ക രാഷസുഖത്തിലലിഞ്ഞലി ലേ, നീയുമുറങ്ങും. ആലോലവായുവിലാഞ്ഞാഞ്ഞിളകും നിൻ നീലാകങ്ങളും മാടി ആനന്ദതുന്ദിലനായി ഞാനങ്ങനെ യാ നികുഞ്ജത്തിലിരിയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243918 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി മക്ക രാഷസുഖത്തിലലിഞ്ഞലി ലേ, നീയുമുറങ്ങും. ആലോലവായുവിലാഞ്ഞാഞ്ഞിളകും നിൻ നീലാകങ്ങളും മാടി ആനന്ദതുന്ദിലനായി ഞാനങ്ങനെ യാ നികുഞ്ജത്തിലിരിയ്ക്കും!'' പൂത്തും തളിർത്തും ലസിയ്ക്കുന്നു മാമാ ചാത്തുകളെങ്ങുമിക്കാട്ടിൽ ഏതേതു കോണിലേയ്ക്കു ത്തി നോക്കീടിലും ചേതോഹരമാണവിടം. എങ്ങനെയെങ്ങോട്ടു പോകും നാമിനി ന്നെങ്ങനെ പോകാതിരിയ്ക്കും ഹാ, മനോമോഹനമാപാദചൂഡമി ശ്യാമളകാനനരംഗം ഈ പാവന കാനനഭാഗം എങ്ങനെയെങ്ങനെ, മംഗളമഞ്ജിമ തിങ്ങിത്തുളുമ്പാതിരിയ്ക്കും?' വേണുഗോപാല പാദമുദ്രാങ്കിത ശ്രീ വായ്ക്കുമീ വനരംഗം എമ്മട്ടിലെമ്മട്ടി, തന്ത രമ്യമായിത്തീരാതിരിയ്ക്കും?'' 10<noinclude></noinclude> nd60yzuctpbsq3h9rfsbjqo2qvavm79 താൾ:Sankalpakanthi (Changampuzha).pdf/50 106 83745 243919 2026-06-30T20:26:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പൂനിലാവു (ഹേമന്തത്തിൽ ആകാശഗംഗയിലാറാടിയാടിവ കാരാകുവതെങ്ങു നീ, മോഹിനി? മന്ദസ്മിതാസ്യയായ് മന്നാകെ നീ ന മഞ്ഞിൽക്കുളിപ്പിക്കണഞ്ഞു, മദാലസ മന്ദാനിലനിലിളകുമിലക...' താൾ സൃഷ്ടിച്ചിരിക്കുന്നു 243919 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പൂനിലാവു (ഹേമന്തത്തിൽ ആകാശഗംഗയിലാറാടിയാടിവ കാരാകുവതെങ്ങു നീ, മോഹിനി? മന്ദസ്മിതാസ്യയായ് മന്നാകെ നീ ന മഞ്ഞിൽക്കുളിപ്പിക്കണഞ്ഞു, മദാലസ മന്ദാനിലനിലിളകുമിലകളാൽ മകരമഞ്ജീരശിഞ്ജിതമായ, സങ്കല്പ ലോലനാമേതാത്മനാഥൻ സങ്കേതഭൂവിലേയ്ക്കാവോ, ഗമിച്ചു നീ മന്ദം വിടർന്നു തുടങ്ങുന്നു നിന്നില് മന്നിൻ മനസ്സാം മനോഹര കാരകം! മേൽക്കോൾമയിർക്കൊണ്ടിതാ, നില്ക്കുന്നു രാക്കുയിൽ കൂകുമിക്കാടും മലകളും, ഏതോ നവോഢതൻ സ്വപ്നം കണക്ക ശീതളമായ നിഷധാരയിൽ രാമനിൽ നിന്ന് മാറിൽ കിടത്തിയി ന്നോളം തുളുമ്പുന്ന നീലനദി മം ചെയുന്നു ചുണ്ടു വിടുത്തി, നിന്നംക നുമ്മവെയ്ക്കുവാൻ, പാതിരാപ്പൂവുകൾ മന്ദം തലോടുന്നു നിൽക്കരങ്ങളാൽ മന്ദഹസിച്ചുകൊണ്ട് മനത്താരകൾ! 25<noinclude></noinclude> ay7rssztbde9ktsj60ij3mn52tf8xk6 താൾ:Sankalpakanthi (Changampuzha).pdf/65 106 83746 243920 2026-06-30T20:27:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രാഗഭീക്ഷണി കോമളാകൃത, സന്തതം ഹാ, ഭവൽ പ്രേമലേശം കൊതിച്ചു കൊതിച്ചിലും അല്പഭാഗ്യ ഞാനെത്രയോ കാലമായ് ബാഷ്പം പൊഴിയ്ക്കുന്നു നിഷ്ഫലം മൽപ്രതീക്ഷകളൊക്കെയുമൊന്നുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243920 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രാഗഭീക്ഷണി കോമളാകൃത, സന്തതം ഹാ, ഭവൽ പ്രേമലേശം കൊതിച്ചു കൊതിച്ചിലും അല്പഭാഗ്യ ഞാനെത്രയോ കാലമായ് ബാഷ്പം പൊഴിയ്ക്കുന്നു നിഷ്ഫലം മൽപ്രതീക്ഷകളൊക്കെയുമൊന്നുപോൽ മാത്രമായിരുന്നു കോലം. മാത്രതോറും വികാരശതങ്ങൾതൻ മാറാലികളിളകി മന്മാനസം ഘോരഘോരനിശിതനിരാശയിൽ നീറി നീറി ദ്രവിയ്ക്കുയാണിപ്പോഴും ദേവ, നിൻ മദനോപമവിഗ്രഹം ഭാവനയിൽ പ്രതിഷ്ഠിച്ച നാരതം ധ്യാനലോല ഞാൻ പൂജിപ്പ് നിത്യമെൻ പ്രാണഗംഗാപുഷ്പാഞ്ജലികളാൽ സ്പന്ദനങ്ങളെ സാക്ഷിനിർത്തി സ്സദാ മന്ദിയാതെ ഞാൻ ചെയ്യുമാരാധനം ആരറിയുവാനാാദരിയ്ക്കു വാ ഇല്ല, മേലിലും മേലും മേൽ ഞാനി മലിൽത്തന്നെ വീണടിഞ്ഞീടണം! ഉൽക്കട പ്രണയോഗസീമയിൽ മക്കൾ പൊട്ടി ഞാൻ മരിച്ചിടണം! 40<noinclude></noinclude> 1bq963dqsuo6xv24pkaojsza04agvd3 താൾ:Sankalpakanthi (Changampuzha).pdf/80 106 83747 243921 2026-06-30T20:27:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സാധമാണെന്ന ചിന്തമാത്രം ദുസ്സഹമാണനിയെന്തു ചെയ്യും? 20 അത്രമാത്രം നാമടുത്തു പോയി നാമൊന്നായിച്ചേർന്നു പോയി. തമ്മിലറിയാതിലിത്ര നാളും നമ്മിലൊരൊറ്റ രഹസ്യം പോല...' താൾ സൃഷ്ടിച്ചിരിക്കുന്നു 243921 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സാധമാണെന്ന ചിന്തമാത്രം ദുസ്സഹമാണനിയെന്തു ചെയ്യും? 20 അത്രമാത്രം നാമടുത്തു പോയി നാമൊന്നായിച്ചേർന്നു പോയി. തമ്മിലറിയാതിലിത്ര നാളും നമ്മിലൊരൊറ്റ രഹസ്യം പോലും. നമ്മളൊരുമിച്ചു കൂട്ടുകൂടി നമ്മളൊരുമിച്ചു പാട്ടുപാടി. ഇത്രയും കാലം നാം രണ്ടു മാമരത്തിൻ തളിർത്ത കൊമ്പിൽ, ളൊന്നിച്ചു മേനി പൊതിഞ്ഞുരുമ്മി, സമൂഹം പ്രേമകഥകളായി സ്വപ്നവും കണ്ടു കഴിച്ചുകൂട്ടി. ഇന്നു നീയയോ, ചിറകൊടിഞ്ഞു മണ്ണിലെന്നേയ്ക്കുമായ് വീണടിഞ്ഞു. നിന്നോടൊരുമിച്ച് മൂകമായ് നിൻ വെണ്ണീറിഞ്ഞ രഹസ്യമെല്ലാം നന്നായറികയാൽ നിൻയാത വണ്ണം തികച്ചും ഞാനാദരിച്ചു. മാരോ കൂട്ടുകാരെ നിന്നെ കാംപറകിലുമിന്നുമെന്നും മാനവമേ, നിന്റെ മുമ്പിൽ ഞാനൊരാരാധകനായിരിയ്ക്കും! 55 സങ്കല്പകാന്തി<noinclude></noinclude> kvtbnkmoa2msrv0qu1ahdgdi8cg8hru താൾ:Sankalpakanthi (Changampuzha).pdf/95 106 83748 243922 2026-06-30T20:27:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി എങ്കിലും, നിന്നെ ഞാനത്രമാത്രം ഭജി ച്ചെങ്കിലും, വന്നില്ല, വന്നില്ലടുത്തു നീ! പോയിക്കഴിഞ്ഞു. വസന്ത ഹേമന്തങ്ങൾ; പോയിക്കഴിഞ്ഞു. ഹാ, പുഷ്പ നിലാവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243922 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി എങ്കിലും, നിന്നെ ഞാനത്രമാത്രം ഭജി ച്ചെങ്കിലും, വന്നില്ല, വന്നില്ലടുത്തു നീ! പോയിക്കഴിഞ്ഞു. വസന്ത ഹേമന്തങ്ങൾ; പോയിക്കഴിഞ്ഞു. ഹാ, പുഷ്പ നിലാവുകൾ! ഇത്തിമിരാന്തനിശയിലോ കഷ്ടം, വരുന്നതെൻടിലിങ്കൽ നീ ഏകാന്തതയുമിരുട്ടുമല്ലാതൊന്നു മേകാൻ നിനക്കില്ലിവിടെയിന്നോമനേ! അല്ലിലൊറ്റയ്ക്കിത്തിരിയ്ക്കുകയാണു ഞാ നീലിയൊരു കൊച്ചുമൺവിളക്കെങ്കിലും നിന്നെ ശോഭന, മാമക ജീവിത സ്പന്ദങ്ങളാൽ സ്വയം സ്വാഗതം ചെയ്തു ഞാൻ ഒന്നുമില്ലെങ്കിലു,മേകുവാനുണ്ടെനി യെന്നെ നിനക്കൻ വിനീതോപഹാരമായ മജീവിതത്തിലെസ്സാഹനവും മുജ്ജ്വലത്തായ മൽസ്വപ്ന സാമ്രാജ്യവും, മാമക വിഷാദശതങ്ങളും, ഹാ, മമ പ്രേമവും എന്നുവേണ്ടാ ക്കെയും ഞാനെന്നൊരൊന്നിലടക്കി, നിൻ കാൽ മാനന്ദം, വന്നതിൽ നിന്നെ ഞാൻ കണ്ണീരിൽ മുക്കി ഞാൻ കാഴ്ചവെച്ചീടുന്നൊ അപഹാരമിതംഗീകരിയ്ക്കു നീ!! 7.0<noinclude></noinclude> evgtxgp83q6fa3m9trnrogmpw7fsx6u താൾ:Sankalpakanthi (Changampuzha).pdf/110 106 83749 243923 2026-06-30T20:27:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നൊടൊട്ടനുഭാവം കാണിച്ചുകൊണ്ടല്ലാം നിന്നിടാറുണ്ടെൻ മുന്നിലാദ്രയാം വസുമതി. പ്രാണപ്രേമാമൃതമാദ്യമായ് നുകരുമ്പോൾ കാണുന്നതെല്ലാം തോന്നും കവിതാമയമായി സങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243923 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>എന്നൊടൊട്ടനുഭാവം കാണിച്ചുകൊണ്ടല്ലാം നിന്നിടാറുണ്ടെൻ മുന്നിലാദ്രയാം വസുമതി. പ്രാണപ്രേമാമൃതമാദ്യമായ് നുകരുമ്പോൾ കാണുന്നതെല്ലാം തോന്നും കവിതാമയമായി സങ്കല്പം, നേർത്ത മൂടൽമഞ്ഞിനാൽ മൂടപ്പെട്ട തെങ്കിലുമെനിയ്ക്കായി മറ്റൊരു ലോകം നല്കി. അതിൽ ഞാനെന്നെത്തന്നെ നിശ്ശേഷം മറന്നതോ കൊതിതൻ തുഞ്ചത്തിരുന്നപ്പോഴുമൂഞ്ഞാലാടി അക്കൊതിയെന്താണെന്നുമെന്തിനാണെന്നും മറ്റും തക്കിയ്ക്കാനെന്നോടു ഞാനുദ്യമിച്ചിലതൊന്നും മൂകമായിരിയ്ക്കാനാണിഷ്ടമാകയാൽപ്പ ലോകത്തിന്റെ ന്യായവാദം പ്രേമത്താലിയും, എന്നാലും, ജയക്കൊടി ദൂരത്തേയെറിഞ്ഞാടി ന്നതിന്റെ കവാടത്തിൽ കാത്തുനില്ക്കുന്നു ലോകം, വളരാനാനന്ദിക്കാൻ, മാപ്പേകാൻ, മറക്കുവാൻ, പുളകം പൂശാൻ, ജീവനുണരാൻ ജീവിയ്ക്കുവാൻ ലോകത്തിലെൻ ജീവിതസിദ്ധികളെല്ലാമൊനി കകേന്ദ്രത്തിൽ സ്വയമിപ്പിച്ചു നില്ക്കുന്നു ഞാൻ. ഇനിയില്ലെന്നതായിട്ടോതുവാനെനിയൊന്നും, പ്രണയം തുളുമ്പുന്നൊരെൻ മനസ്സൊന്നല്ലാതെ അതിനെപഷ്പിപ്പിയ്ക്കാനക്കുളിർ കരങ്ങളാ ലതിലകമാമൊരാശ്ലേഷം മതിയല്ലോ! 85 8 #<noinclude></noinclude> comyaucr0v7mh0xdu4u10rsppj8orgz താൾ:Sankalpakanthi (Changampuzha).pdf/5 106 83750 243924 2026-06-30T20:27:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ii കാണിച്ചുകൊണ്ടു ചില പേക്കോലങ്ങൾ അവളുടെ പ്പോഴും പല്ലിളിച്ചുകാട്ടാറുണ്ട്. ആവക പേർ മ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരി നേക്കു പ കൾ കാണു പൊടിയാ . ഏതായാലും, ഇവരു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243924 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ii കാണിച്ചുകൊണ്ടു ചില പേക്കോലങ്ങൾ അവളുടെ പ്പോഴും പല്ലിളിച്ചുകാട്ടാറുണ്ട്. ആവക പേർ മ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരി നേക്കു പ കൾ കാണു പൊടിയാ . ഏതായാലും, ഇവരുടെ ഉദ്ദേശം എന്തുതന്നെ ആയിരുന്നു. ലും, അതിൽനിന്നെല്ലാം എന്നെസ്സംബന്ധിച്ചിടത്തോളം ഉണ്ടാ യിട്ടുള്ള അനുഭവം മേല്ല മേൽ ഗുണകരമായിപരിണമിയ്ക്കുവാന വിട നല്കിയിട്ടുള്ളത്. കാവ്യനിർമ്മാണവിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിയ്ക്കുവാനും അധികമധികം ഉത്സാഹിയ്ക്കുവാനു അതെനിയ്ക്കു പ്രേരകമായി ഭവിയ്ക്കുന്നു. അതിനാൽ, ഞാൻ ൻ നിരൂപകന്മാരോടും ആജീവനാന്തം കൃതജ്ഞനാണെന്നു ഈ സന്ദഭത്തിൽ തുറന്നു പറഞ്ഞു കൊള്ളട്ടെ. ടാരടിയായിക്കുന്ന C സമുദായത്തിന്റെ പുരോഗതിയും സഹായമായ രീതിയിൽ സാഹിത്യ വ്യാപാരം നിർവ്വഹിയ്ക്കുന്നില്ലെന്നുള്ള അപരാധം എ ന്നിൽ ആരോപിച്ച്, സാഹിത്യസംരംഭങ്ങളിൽ നിന്നും ഞാന നി വിരമിക്കേണ്ടതാണെന്നുപോലും, അടുത്തകാലത്ത്, ഏതേ ഒരു സമാജക്കാർ ഒരു പ്രമേയം പാസ്സാക്കിയിട്ടുള്ളതായി വൃത്ത പത്രങ്ങളിൽ കാണുകയുണ്ടായി. സാഹിത്യലോകത്തിൽ ഒരു രസംപിടിച്ച പുതുമയാണി തൊഴിലില്ലാത്തവർ തൊഴിലുണ്ടാക്കിക്കൊടുക്കുന്ന സാത്താനോ അടുത്ത കാലംവരെ, സാഹിത്യപരമാ എന്റെ പലകേളികൾ ഇത്ര വമ്പിച്ച കൊടുങ്കാറ്റുകളെ ഇ ക്കിവിടുമെന്നു ഞാൻ ശങ്കിച്ചിരുന്നില്ല. ഏതായാലും, ഈവ കോലാഹലങ്ങൾ ശ്രദ്ധേയമായ എന്തോ ചിലത് ആവക ച കളികളിൽ അന്തർഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലേയ്ക്കും ഒന്ന് ആനയിക്കുന്നുവെങ്കിൽ, അതിലത്ഭുതപ്പെടാനില്ലല്ലോ. തിനാൽ സ്വാഭാവികമായി എനിയ്ക്കും നമുക്കു നന്ദിപറയുക. സിദ്ധമായിട്ടുള്ള ത B ഞാൻ അഭിമാനിക്കുന്ന ആ കൂസലില്ലായ്മയോടുകൂടിത്തന്നെ സ<noinclude></noinclude> keqtxqgeg5eu1i1mzk88ru9bdcejnb4 താൾ:Sankalpakanthi (Changampuzha).pdf/21 106 83751 243925 2026-06-30T20:27:21Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തന്ന മുരളി' എന്ന പേരിൽ തന്റെ ബഹിശ്ചരപ്രാണനായി ഒന്ന് ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലമരണത്തെ പരാമ ശിച്ചു. ചങ്ങമ്പുഴ എഴുതീട്ടുള്ള വിലാപകാവ്യത്തിലെ ഏതാനും വ രി...' താൾ സൃഷ്ടിച്ചിരിക്കുന്നു 243925 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തന്ന മുരളി' എന്ന പേരിൽ തന്റെ ബഹിശ്ചരപ്രാണനായി ഒന്ന് ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലമരണത്തെ പരാമ ശിച്ചു. ചങ്ങമ്പുഴ എഴുതീട്ടുള്ള വിലാപകാവ്യത്തിലെ ഏതാനും വ രികൾ ചുവടെ പകുത്തു . നിശ്ചയമോ കണ്ടുനിന്ന മൃത്യുവും പൊട്ടിക്കരഞ്ഞിരി ആ മഹാജീവിതം മാഞ്ഞ നേരം ഭൂമിയും സ്തംഭിച്ചുപോയിരിക്കും. വിണ്ണിലെത്താരകളൊക്കെയും ക കൊന്നിച്ചിറുക്കിയടച്ചിരിയും. 6mm 0. ളൊക്കെയും ഞെട്ടിത്തരിച്ചിരിക്കും. കായായിത്തീരാൻ തുട തിയപ്പോൾ 3 2 നാകത്തിൽ നീ പോയൊളിച്ചുവല്ലോ!'' കാലം പരീത്യത്തെപ്പറ്റി ചിതറിയ ചിന്തകൾ' എന്ന തല കെട്ടിൽ രചിച്ചിട്ടുള്ള കൃതിയിലെ ഒരു ഭാഗമാണ് അടിയിൽ എടുത്തുക്കുന്നത്. ചൊല്ലുന്ന കാലമേ, നീയെന്നെക്കാണിച്ച തെല്ലാമൊരു വെറും സ്വപ്നമാണോ? തെല്ലിടയെന്തിനെൻ മാ നേരിയ വീണവായിയ്ക്കുകയായിരുന്നു.<noinclude></noinclude> d5lof7fziym79gs2qfq0buvizp7ynui താൾ:Sankalpakanthi (Changampuzha).pdf/36 106 83752 243926 2026-06-30T20:27:24Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി കാനനമൊക്കെയും പൂത്തു, കരിങ്കുയിൽ നീ, വനദേവതേ, വന്നതുമൂലമെൻ ജീവനുമിപ്പോൾക്കുളിൽ തങ്കക്കിനാക്കൾ തഴുകിത്തഴുകിയെന സങ്കല്പമൊക്കെ കളി. ഈ വസന്തോത...' താൾ സൃഷ്ടിച്ചിരിക്കുന്നു 243926 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി കാനനമൊക്കെയും പൂത്തു, കരിങ്കുയിൽ നീ, വനദേവതേ, വന്നതുമൂലമെൻ ജീവനുമിപ്പോൾക്കുളിൽ തങ്കക്കിനാക്കൾ തഴുകിത്തഴുകിയെന സങ്കല്പമൊക്കെ കളി. ഈ വസന്തോത്സവം കൊണ്ടാടുവാനിനി പോവുകതന്നെ നാം ദേവി! 11<noinclude></noinclude> gurhd9bhlpomkz2t9awm5pxexkc5ymt താൾ:Sankalpakanthi (Changampuzha).pdf/51 106 83753 243927 2026-06-30T20:27:27Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നേരിന്റെ നാട്ടിൽ നിന്നേകയായ് നവ ളാരു നീയാരു നിയതരൂപിണി? ജീവിതമോഹം കൊളുത്തുന്നു. കാന്തമാം താവകരം, തണുത്ത നിരാശയിൽ നിശ്ശബ്ദമേതോ മുരളികാസംഗീത നിലാത്തിങ്കലല...' താൾ സൃഷ്ടിച്ചിരിക്കുന്നു 243927 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നേരിന്റെ നാട്ടിൽ നിന്നേകയായ് നവ ളാരു നീയാരു നിയതരൂപിണി? ജീവിതമോഹം കൊളുത്തുന്നു. കാന്തമാം താവകരം, തണുത്ത നിരാശയിൽ നിശ്ശബ്ദമേതോ മുരളികാസംഗീത നിലാത്തിങ്കലലിഞ്ഞലിഞ്ഞ ലോകം മുഴുവനും വ്യാപരിക്കുന്നു. നി നാകഷകത്വമൊരത്ഭുതം മാതിരി ജാതാരം നിന്നെ നോക്കിനില്ക്കുമ്പൊളി ന്നതിലും ഫാം മറന്നുപോകുന്നു ഞാൻ ഒട്ടും മനസ്സ് വരുന്നീല, നിന്നെ വിട്ടുപിരിയാനെനിക്കു, തേജോമയേ മോഹം കുറച്ചല്ലെനിക്കു നിന്നോടതി എന്തുചെയ്യാം, ഞാനറിവീലൊരു വെറും ഛന്ദസ്സുകൂടി നിന്ന ഭാഷയിൽ എങ്കിലും, നിൻ മൗനശാന്തഭാവത്തിൽനി തെന്തൊക്കെയോ ചിലതുള്ളിൽ ഗ്രഹിച്ചു ഞാൻ നിർവിഘ്നമേതോ മഹസ്സിൽ നിന്നെത്തു നിർവ്വാണമസന്ദേശമാണു നീ അവ്യക്തമാണ് വഗാഹമാണു, നിൻ ദിവ്യഗൂഢാം പ്രപഞ്ചത്തിനൊക്കെയും അല്ലെങ്കിലെന്തിനടിഞ്ഞുകിടന്നീടു കല്ലല്ലി, കഷ്ട,മതിപ്പൊഴും നിദ്രയിൽ? 26<noinclude></noinclude> 7sh4w0ywizvs4b2qjhmri646mvfxf73 താൾ:Sankalpakanthi (Changampuzha).pdf/66 106 83754 243928 2026-06-30T20:27:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇല്ല മറ്റൊരു പായവുമൂഴിയിൽ വിട്ടുമ് വിശ്രമം നില്ക്കുവാൻ സങ്കല്പകാന്തി മോഹനാ കൃതേ, നിൻ പടിവാതിലിൽ സ്നേഹഭിക്ഷയിരന്നുകൊണ്ടിങ്ങനെ കാത്തുനിന്നിടാമെത്രനാളെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243928 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഇല്ല മറ്റൊരു പായവുമൂഴിയിൽ വിട്ടുമ് വിശ്രമം നില്ക്കുവാൻ സങ്കല്പകാന്തി മോഹനാ കൃതേ, നിൻ പടിവാതിലിൽ സ്നേഹഭിക്ഷയിരന്നുകൊണ്ടിങ്ങനെ കാത്തുനിന്നിടാമെത്രനാളെങ്കിലും കാൽക്ഷണം നീ കടാക്ഷിക്കുമെങ്കിൽ, ഞാൻ എന്നുമെന്നും വൃഥാപവാദങ്ങളാ ലെന്നെ ലോകം പരിഹസിച്ചീടിലും, പാരീഷതൻ പാരലല്ലുകൾ വാരിവാരിയെറിഞ്ഞീടിലും, ഹന്ത, മാഡം മണ്ണടിയോളവു മെന്തു താനാട്ടെ, പിൻമടങ്ങില്ല ഞാൻ. ഒന്നു വന്നൊരു ചുംബനമെങ്കിലും തന്നു പോകുമാറാകൃഷ്ടനാക്കുവാൻ ശക്തിയില്ലെങ്കിലെന്തിനീ വൈദ്യത ശക്തി സൂക്ഷിച്ചിടും കടക്കണ്ണുകൾ? തങ്കമെതൊന്നോമനിക്കായിലി കരങ്ങളിലെന്തിനിക്കണം? ആ മനോഹര നാസ്വദിക്കായിലോ ഭൂമിയിലെനിക്കെന്തിനീ യൗവനം? ക്ഷിപ്രസൗരഭ സമ്പന്നയായിടു മെത്ര മോഹന സ്തനമാണെങ്കിലും, 41<noinclude></noinclude> 3dvgtpa5064j6p1jmi5084llbl9nl6x താൾ:Sankalpakanthi (Changampuzha).pdf/81 106 83755 243929 2026-06-30T20:27:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നാത്മപുഷ്പാഞ്ജലികൾ കൊണ്ടു നിന്നെ ഞാൻ വാം മരിയ്ക്കുവോളം (010) * ō പ്രാണസി സ്വമേ, നിന്നെയോ കേണുകേണെന്നും കഴിയണോ ഞാൻ? അന്ത്യമിമ്മട്ടിലാണെങ്കിൽ മന്നി ലെന്തിനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243929 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>എന്നാത്മപുഷ്പാഞ്ജലികൾ കൊണ്ടു നിന്നെ ഞാൻ വാം മരിയ്ക്കുവോളം (010) * ō പ്രാണസി സ്വമേ, നിന്നെയോ കേണുകേണെന്നും കഴിയണോ ഞാൻ? അന്ത്യമിമ്മട്ടിലാണെങ്കിൽ മന്നി ലെന്തിനായേവം നാം കൂട്ടിമുട്ടി നിലാ നീരദ്, നിൻമഴത്തുള്ളികളൊക്കെ വറ്റി മാമക ജീവിതരംഗമേതോ മായാമരീചിക മാത്രമായി. ആകില്ലൊരിയ്ക്കലും നിന്നെയോർത്തു ാകുലചിന്തകൾ വിസ്മരിക്കാൻ താവക ജീവിതം മന്നിലേതോ ഭാവനപ്പൊൻ കിനാവായിരുന്നു. ഘോര നിരാശയതിന്റെ മുഖത്തി ലോരോ വടുക്കൾ ചമച്ചിരുന്നു. ആദർശശുദ്ധിയിൽ മുക്കി മുക്കി നിയതൊരുൽകൃഷ്ടസിദ്ധിയാക്കി. എന്നിട്ടവസാനം കൃത്യവി മുന്നിൽ നീ ചെന്നതു കാഴ്ചവെച്ചു. നിശ്ചയമക്കാഴ്ച കണ്ടു നിന്ന മൃത്യവും പൊട്ടിക്കരഞ്ഞിരിയ്ക്കും. 56<noinclude></noinclude> 0zvcfogl08eb14b56ysf1plzs7zpx0j താൾ:Sankalpakanthi (Changampuzha).pdf/96 106 83756 243930 2026-06-30T20:27:36Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിശുദ്ധരശ്മി കുഞ്ജകത്തിനതിഥിയായ ഏതു ഗന്ധർവ്വഭൂവിൽ നിന്നവ മകയായി നീ ഗാനലോലു, നിനോഹര പ്രാണദാലാപനം ഇത്ര നാളും നുകർന്നിരുന്ന തച്ചനീയവൃന്ദാവനം ഭഗ്നമോഹശതങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243930 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിശുദ്ധരശ്മി കുഞ്ജകത്തിനതിഥിയായ ഏതു ഗന്ധർവ്വഭൂവിൽ നിന്നവ മകയായി നീ ഗാനലോലു, നിനോഹര പ്രാണദാലാപനം ഇത്ര നാളും നുകർന്നിരുന്ന തച്ചനീയവൃന്ദാവനം ഭഗ്നമോഹശതങ്ങളാൽ, ദുഃഖ ലഗ്നമായ മജ്ജീവിത മംഗളോന്മാദമാധുരികളിൽ മുങ്ങിനിലും മാറ്റങ്ങ അപ്രതീക്ഷിതം വന്നണഞ്ഞിതാ അപ്സരസ്സിനെപ്പോലെ, നീ! രണ്ടു മഞ്ഞിൽ മുങ്ങിക്കുളിച്ച് മന്ത മഞ്ജു ചന്ദ്രിക മാതിരി, ന്ത, മന്മനം ഞാനറിഞ്ഞിടാ തെന്തിനേയം വന്നു നീ നിലേ, മമ ജീവനെന്തിനു നിർവൃതിയിൽപ്പൊതിഞ്ഞു നീ 71<noinclude></noinclude> iqn36mfdutymr9avfzye3hvgeap8mqt താൾ:Sankalpakanthi (Changampuzha).pdf/111 106 83757 243931 2026-06-30T20:27:39Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി സന്തതമാത്മാധീശ, നിലപ്രമാദമാം ചിന്തതൻ ശ്രീകോവിലിലങ്ങി ഞാൻ പാവപ്രകാശത്തൊരാൻ ജീവിതസ്വപ്നത്തിന്റെ പുളകോൽഗമം പ്രേമം! കമ്മയോഗത്തിന്റെ പശാലയിൽ,...' താൾ സൃഷ്ടിച്ചിരിക്കുന്നു 243931 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി സന്തതമാത്മാധീശ, നിലപ്രമാദമാം ചിന്തതൻ ശ്രീകോവിലിലങ്ങി ഞാൻ പാവപ്രകാശത്തൊരാൻ ജീവിതസ്വപ്നത്തിന്റെ പുളകോൽഗമം പ്രേമം! കമ്മയോഗത്തിന്റെ പശാലയിൽ, സ്വാ കൈ കൈ നീട്ടുന്ന ത്യാഗ നെല്യസിദ്ധിയ്ക്കായുള്ളാത്മാവിന്റെ യജ്ഞം പ്രേമം അറിഞ്ഞിട്ടുണ്ടിത്തത്ത്വം പണ്ട് ഞാനതിനാല കളങ്കമാം ഹൃത്തിൽ ഞാനതിനിടം നി ഇന്നതിന്റെ പരിണത സൗഭഗം നുകരുവാൻ സുന്ദരവസന്തം വന്നാലും, വന്നാലും നീ 86<noinclude></noinclude> nkkqjuvuh14rsj22e0xkku6k9wccdm6 താൾ:Sankalpakanthi (Changampuzha).pdf/6 106 83758 243932 2026-06-30T20:27:51Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'iii ഹിത്യ ക്ഷേത്രത്തിൽ എന്റെ നൂതനസമാഹാരവും ഇതാ, സ ന്തോഷം സമപ്പിച്ചുകൊള്ളുന്നു. ഭാവാത്മകങ്ങളായ ഗീതങ്ങളാണ് ഈ കൃതിയിൽ അധിക ഭാഗവും അടങ്ങിയിട്ടുള്ള ഇവയെ ആംഗലസാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243932 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>iii ഹിത്യ ക്ഷേത്രത്തിൽ എന്റെ നൂതനസമാഹാരവും ഇതാ, സ ന്തോഷം സമപ്പിച്ചുകൊള്ളുന്നു. ഭാവാത്മകങ്ങളായ ഗീതങ്ങളാണ് ഈ കൃതിയിൽ അധിക ഭാഗവും അടങ്ങിയിട്ടുള്ള ഇവയെ ആംഗലസാഹിത്യത്തിൽ Lyrics എന്നറിയപ്പെടുന്ന കാര്യവിഭാഗത്തിൽ ഉൾപ്പെടു ഗീതികാവ്യങ്ങൾ, അഥവാ സ്വച്ഛന്ദ ഗീതങ്ങൾ എന്ന ഈ സാഹിത്യശാഖയുടെ സ്വഭാവങ്ങളും പ്രത്യേകതകളും ചുരു ലിയ തോതിലെങ്കിലും വിശദമാക്കേണ്ടതും അവയുടെ പ്ര താവെന്നുള്ള നിലയിൽ ഈ സന്ദഭത്തിൽ എന്റെ കടമയാണ്. ഇതിലേയ്ക്കുദ്യമിയ്ക്കുമ്പോൾ കവിത എന്നാൽ എന്തെന്നുള്ള പ്രശ്ന യാണ് ആദ്യമായി അഭിമുഖീകരിക്കേണ്ടിയിരിയ്ക്കുന്നത്. മഹാരഥന്മാരായ പല വിമർശകന്മാരും സാഹിത്യചിന്തക മാരും കാവ്യസ്വരൂപത്തെ വിശകലനം ചെയ്തും വ്യാഖ്യാനിച്ചും വിവിധാഭിപ്രായങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ഥിതിയ അഭിനവമായ ഒരു നിർവ്വചനം കൊണ്ട് അവ നാസ്പദമായ അന്തരീക്ഷത്തിലേയ്ക്കു പ്രവേശിയ്ക്കുവാൻ ഔചിത്യബോധം എ ന അനുവദിയ്ക്കുന്നില്ല. യുക്തിയുടേയും ഭാവനയുടേയും സങ്കലി മായ ചൈതന്യത്തെ ഉപാധിയാക്കിക്കൊണ്ട് ആനന്ദത്തെ സ വുമായി സംഘടിപ്പിയ്ക്കുന്ന ഒരു കലയാണ് കവിതയെന്നു ഡാക്ടർ ജോൺസൺ പ്രസ്താവിക്കുന്നു. ഇതിൽനിന്നു കേവലം 2 സ്ഥിതികഥനം കവിതയാവുകയില്ലെന്നും, അചഞ്ചലമായ ക്തിയും അപ്രതിഹതമായ കല്പനാവൈഭവവും ആഷകമായ ടി നിറപ്പകിട്ടുകൾ കൊടുക്കുന്നതുകൊണ്ടാണ് പ്രാകൃതിക കളുടെ പ്രതിഫലനങ്ങൾ കലാലോകത്തിൽ അനശ്വരതയി നാരോഹണം ചെയ്യുന്നതെന്നും വെളിവാകുന്നുണ്ടല്ലോ. പ്രാ ഞ്ചികമായ വസ്തുസ്ഥിതിയിൽ നിന്നും വ്യതിരിക്തമായിട്ടുള്ള ാണ് കലാപരമായ സത്യമെന്നും, അതിനെ ആശ്ലേഷിക്കാൻ<noinclude></noinclude> tv9ajsxv5rjd8ou3jk25hkpissdvsxx താൾ:Sankalpakanthi (Changampuzha).pdf/22 106 83759 243933 2026-06-30T20:27:55Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'താരാട്ടും പാടി ഞാൻ താരാമണികളെ താലോലിച്ചിടുകയായിരുന്നു; പ്രേമസുരഭില ചിന്തകൾ കൊണ്ടു ഞാൻ പൂമാല കെട്ടുകയായിരുന്നു; കോമള സ്വപ്നങ്ങൾ കണ്ടു കണ്ടങ്ങനെ കോൾമയിർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243933 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>താരാട്ടും പാടി ഞാൻ താരാമണികളെ താലോലിച്ചിടുകയായിരുന്നു; പ്രേമസുരഭില ചിന്തകൾ കൊണ്ടു ഞാൻ പൂമാല കെട്ടുകയായിരുന്നു; കോമള സ്വപ്നങ്ങൾ കണ്ടു കണ്ടങ്ങനെ കോൾമയിർക്കൊള്ള കയായിരുന്നു. എന്നെ നീയെന്തിനു നീയും വീണ്ടുമി മണ്ണിലേയ്ക്ക് മടിച്ചുവീഴ്ത്തി ഹന്ത! നീയിത്ര കഠിനമായി ശിക്ഷിക്കാ നെന്തപരാധം ഞാൻ മതി സങ്കല്പകാന്തിയുടെ സ്വരൂപമെന്തെന്നു മേലുദ്ധരിച്ച വ രികളിൽനിന്നു സ്പഷ്ടമാകും. ചമൽക്കാജനകമായ ശബ്ദഘടന യാണ് കവിതയെങ്കിൽ, ലയാൻ വിധമായ ആശയ സാന്ദയായി ഷ്കാരമാണ് കവിതയെങ്കിൽ, വികാരപരമായ വിചാ വും വാക്കുമാണ് കവിതയെങ്കിൽ, അതുതന്നെയാണ് ചങ്ങമ്പുഴ യുടെ കവിത. ആ ലക്ഷണങ്ങൾ പ്രസ്തുത കാര്യത്തിൽ പ്രക ഷ്ടമായുണ്ട്. ചങ്ങമ്പുഴയും അനന്യമായ പ്രതിഭയുണ്ട അതും അനിഷേധ്യമാണ്. നിരന്തരമായ അഭ്യാസം നിമി ം അതും അനുക്രമമായി വലിച്ചിട്ടുണ്ടെന്നുള്ളതും നിർമി ണ്. പ്രോത്സാഹകമായിരിക്കണമെന്നുള്ള ഏകദ്ദേശ്യത്തോ ടുകൂടി എഴുതുന്ന ഈ അവതാരികയിൽ മറ്റു കായ്യങ്ങളെപ്പറ്റി പ്രസ്താവിക്കുന്നില്ല. അടുത്ത പതിപ്പിന്റെ ആവശ്യം നേരിടു മ്പോൾ അദ്ദേഹം തന്നെ കൂടുതൽ വ്യർത്തി സമ്പാദിച്ചു വേണ്ട സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊള്ളും. ആകെക്കൂടി നോ കമ്പോൾ അനുഗൃഹീതനായ ഈ യുവകവി നിൽനിന്നു ഭാ വിയിൽ അനവധി മനോഹരങ്ങളായ കാവ്യ ഭാഷയ്ക്കും ല ഭിക്കുമെന്നു നമുക്കു ന്യായമായി ആശിക്കാവുന്നതാണ്.<noinclude></noinclude> dd8qkosbind08skrxc00uf5v1441auw താൾ:Sankalpakanthi (Changampuzha).pdf/37 106 83760 243934 2026-06-30T20:27:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആ കാലങ്ങൾ എങ്കിലും, തോഴി, തിരിച്ചിരിക്കിട്ടുമോ സങ്കല്പമാത്രമാമാ മധുരാമൃതം? ആ വസന്തോത്സവം വന്നു നൃത്തം ചെയ്ത ജീവിതത്തിൻ തളിർ വിരിപ്പാതയിൽ, ഒന്നതിൻ സ്മാരകം...' താൾ സൃഷ്ടിച്ചിരിക്കുന്നു 243934 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആ കാലങ്ങൾ എങ്കിലും, തോഴി, തിരിച്ചിരിക്കിട്ടുമോ സങ്കല്പമാത്രമാമാ മധുരാമൃതം? ആ വസന്തോത്സവം വന്നു നൃത്തം ചെയ്ത ജീവിതത്തിൻ തളിർ വിരിപ്പാതയിൽ, ഒന്നതിൻ സ്മാരകം ചൊന്നിടാൻ പോലുമി നിന്നതിന്റെ കാലടിപ്പാടുകളൊന്നുമേ. മുന്നിലക്കാനും തിമിരപ്പില പൊന്നു കതിരിനി വീണ്ടും പൊടിയ്ക്കുമോ? അയ്യോ, നിരാശ, നിരാശ, മതി മതി വയ്യെനിയ്ക്കും ഞെരിയ്ക്കു അതെന്നെ നീ ഒന്നു പോയ്ക്കൊള്ളട്ടെ മുന്നോട്ടുതന്നെയി കണ്ണീർപ്പുഴയിൽ കുളിച്ചു കുളിച്ചു ഞാൻ. ഭാവി ദൂരത്ത് താ, നോക്കി നില്ക്കുന്നിതെൻ ഭാവനാചിത്രങ്ങളൊക്കെയും മായ്ക്കുവാൻ. വർത്തമാനത്തിന്റെ പരുത്ത പാറപ്പുറം പൊള്ളിയാണിത്. ചിന്താശതങ്ങൾതൻ മുള്ള ചോരയൊലിയും മനസ്സിനെ ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടുമ സാകഷം തുളുമ്പിയ നാളുകൾ 12<noinclude></noinclude> or3o4c0b2xsbjfhleu4lr6yfdovilzq താൾ:Sankalpakanthi (Changampuzha).pdf/52 106 83761 243935 2026-06-30T20:28:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നുമാത്രം മയിലുണ്ടു വാ ഴീടുവാൻ പാവന, നിന്നെപ്പരിചരിച്ചീടുവാൻ പാരിങ്കലുള്ള താപ്പാതിരാപ്പൂവുകൾ; മറ്റുള്ളതെല്ലാം പറക്കും കിനാക്കളെ കെട്ടിപ്പിടിച്ചു കിട...' താൾ സൃഷ്ടിച്ചിരിക്കുന്നു 243935 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഒന്നുമാത്രം മയിലുണ്ടു വാ ഴീടുവാൻ പാവന, നിന്നെപ്പരിചരിച്ചീടുവാൻ പാരിങ്കലുള്ള താപ്പാതിരാപ്പൂവുകൾ; മറ്റുള്ളതെല്ലാം പറക്കും കിനാക്കളെ കെട്ടിപ്പിടിച്ചു കിടക്ക പാഴ് നിദ്രയിൽ!! വിണ്ണിൻ വിശിഷ്ടസന്താനമേ, പാഴിലി മണ്ണിൽ ചവുട്ടി മലിനയാകൊല്ല നീ അച്ഛപ്രഭാമാത്രരൂപിണി, നീപോലു മല്പമിരുണ്ടുപോകാമി നില്ക്കുകിൽ അത്ര ദുഷിച്ച വിഷപ്പുക മൂടിയോ സ്വാസ്ഥ്യ സങ്കേതമാണിദ്ധരാതലം മത്തൻ രക്തത്തിൽ മത്സ്യൻ മടിക്കുന്ന മനമണ്ഡപമാണിദ്ധരാതലം! കണ്ടാൽ നടുങ്ങും കശാപ്പുപുരയാണു കണ്ടീലയോ ദേവി, നീയിദ്ധരാതലം! സത്യവും ധർമ്മവും കാലുകുത്തീടാത്ത തപ്തമണൽപ്പരപ്പാണിദ്ധരാതലം! എങ്ങുമിരുട്ടാണുറക്കമാണാശിപ്പ തിരുവല്ല, വെളിച്ചവും എന്തിനവരോടുമേയമാമൊന്നിൻറ സന്ദേശമായിട്ടടുത്തു ചെല്ലുന്നു നീ? എന്തിനവരോട്നന്തമാമൊന്നിൻ മന്ദസ്മിതമായടുത്തു ചെല്ലുന്നു നീ? 27<noinclude></noinclude> rom69pm9vxeh1wtyzfsydoti8e52zby താൾ:Sankalpakanthi (Changampuzha).pdf/67 106 83762 243936 2026-06-30T20:28:03Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി എന്തൊരു ഫലമാ മാംഗക പിൻതിരിഞ്ഞൊന്നു നോക്കാതെ പോവുകിൽ മിന്നിടേണം സതതമെന്നാലതിനു ഭംഗി വണ്ണിച്ചു പാടണം കോകിലം. ചാരെ നിന്നൊരാളാസ്വദിച്ചീടിലേ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു 243936 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി എന്തൊരു ഫലമാ മാംഗക പിൻതിരിഞ്ഞൊന്നു നോക്കാതെ പോവുകിൽ മിന്നിടേണം സതതമെന്നാലതിനു ഭംഗി വണ്ണിച്ചു പാടണം കോകിലം. ചാരെ നിന്നൊരാളാസ്വദിച്ചീടിലേ ചാരുതയൊരു ചാരിയായി. അംഗ ജോമനാദരിക്കായി ലീ യംഗവിഭ്രമകാന്തിയെന്തിന്നു മോ ലജ്ജയില്ലാതെ മേലിലുമീവിധം ഞാനിരക്കും ഭവാനിൽനിന്ന്, ലസൽ പീയൂഷ ബിന്ദുവൊക്കെപ്പൊഴും എന്നവസാനഗൽഗദം കൂടിയ ചിന്തതൻ പൊന്നുവായിടും. നിർവൃതിയിലേ നാത്മ സൗരഭം നിന്നെയോത്തോത്തുറഞ്ഞൊഴുകീടണം. വല്ല നാളുമിതുവഴി പോവുകിൽ നേരമൊന്നിങ്ങോട്ടു കേറിയാൽ എന്തു ചേതം ഒരു മതൻ ജീവനൊ രെന്തു നിർവ്വാണമായിരിക്കും വിഭോ? ഇന്നൊരു നോക്കു കാണുവാൻ കൂടിയും മന്ദഭാഗ്യയെനിക്കില്ലനുഗ്രഹം. വീണടിയണമെന്നും നിരാശയിൽ ഞാനുമെൻ ചില സങ്കല്പസൗഖ്യവും 42<noinclude></noinclude> gefok57va8j583vpvs9tyxab2o527fv താൾ:Sankalpakanthi (Changampuzha).pdf/82 106 83763 243937 2026-06-30T20:28:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആ മഹാജീവിതം മാഞ്ഞ നേരം ഭൂമിയും സ്തംഭിച്ചുപോയിരിയ്ക്കും. വിണ്ണിലെത്താരകളൊക്കെയും ക പൊന്നിച്ചിറുക്കിയടച്ചിരിയ്ക്കും. അക്കാഴ്ച കാൺകെ ചരാചരങ്ങ ളൊക്കെയും ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243937 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആ മഹാജീവിതം മാഞ്ഞ നേരം ഭൂമിയും സ്തംഭിച്ചുപോയിരിയ്ക്കും. വിണ്ണിലെത്താരകളൊക്കെയും ക പൊന്നിച്ചിറുക്കിയടച്ചിരിയ്ക്കും. അക്കാഴ്ച കാൺകെ ചരാചരങ്ങ ളൊക്കെയും ഞെട്ടിത്തെറിച്ചിരിയ്ക്കും! കായായിത്തീരാൻ തുടങ്ങിയപ്പോൾ പോയല്ലോ, പോയല്ലോ, പുഷ്പമേ, നി നാളത്തെയോമൽ പ്രഭാതവുമായ് നാകത്തിൽ നീ പോയൊളിച്ചുവല്ലോ നിന്ദ്യസമുദായ നീതിമാത്രം നിൻമനോവേദന കുറഠമാക്കി. പാരതന്ത്ര്യത്തിനകത്തതിൻറ പാരമ്യം കണ്ടു പകച്ചുപോയ് നീ. നിയമാനവനീതികൾ നിൻ ചിത്തം പിടിച്ചു ഞെരിച്ചുനോക്കി. ശക്തനായ് തീർന്നില്ല നീയതിനാ തിത്തിരിപോലുമതിന്നു നില്ക്കാൻ. നീയാ വിധിയ്ക്കാൻ കീഴടങ്ങി; നീറും മനസ്സോടൊഴിഞ്ഞൊതുങ്ങി. അക്ഷയജ്യോതിസ്സണിഞ്ഞു വാനിൽ നക്ഷത്രമായ് നീ ലസിയ്ക്കു മേലിൽ വിശ്വത്തിനാവുകയില്ല നിന്നെ വിസ്മരിച്ചീടുവാൻ, വിസ്മയ ..57<noinclude></noinclude> h86c3hrpt57quuc6gco3jpt0ir5utzn താൾ:Sankalpakanthi (Changampuzha).pdf/97 106 83764 243938 2026-06-30T20:28:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി വിണ്ണിൽ നീളെച്ചരിക്കയാണൊരു പൊന്മുകിൽത്തേരിലേറി ഞാൻ മന്ദിയാതെ നിനക്കൊരോമന ചന്ദനത്തണൽ തേടുവാൻ ലോലതാരക കളാലൊരു മാല കോക്കുകയാണു ഞാൻ. പാടിടാത...' താൾ സൃഷ്ടിച്ചിരിക്കുന്നു 243938 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി വിണ്ണിൽ നീളെച്ചരിക്കയാണൊരു പൊന്മുകിൽത്തേരിലേറി ഞാൻ മന്ദിയാതെ നിനക്കൊരോമന ചന്ദനത്തണൽ തേടുവാൻ ലോലതാരക കളാലൊരു മാല കോക്കുകയാണു ഞാൻ. പാടിടാതെന്നും ഹാ, നിനക്കു നിൻ വാർകുഴൽക്കെട്ടിൽ കൂടുവാൻ. മാരിവില്ലുകൾ പൂക്കുമാ നീല മാമരത്തളിച്ചില്ലയിൽ, മൂഞ്ഞാൽ തീക്കയാണൊരു വേണുസംഗീതംകൊണ്ടു ഞാൻ, യവനേ, ഹാ, നിനക്കെന്നു മുല്ലസിച്ചിരുന്നാടുവാൻ! പ്രാണസുസ്മിതംകൊണ്ടൊരു കൊച്ചു വീണ നിർമ്മിക്കയാണു ഞാൻ ഭാവുകാസ, ഹാ, നിനക്കെന്നു മാവിലേതരം പാടുവാൻ! മാമകോദ്യമം പാഴിലായിപ്പോയാ ലോമനേ, നീ പൊറുക്കണേ. എന്നെന്നേയ്ക്കുമായാ നിമേഷത്തിൽ തണ്ടുലഞ്ഞു തഴുകിടാം തമ്മിൽ രണ്ടു ജീവിതച്ചെണ്ടുകൾ, 72<noinclude></noinclude> g0lccafgjxublhjupphs1k13rzszf8y താൾ:Sankalpakanthi (Changampuzha).pdf/112 106 83765 243939 2026-06-30T20:28:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗുരുപൂജ D ഉദ്യോഗകാലാവധി കഴിഞ്ഞു പെൻഷൻ പറ്റി പിരി ഞ്ഞ ശ്രീമാൻ കുറ്റിപ്പുറത്തു കേശവൻ നായർകൾക്കും എ റണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനി വിദ്യാ കൾ നല്കിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243939 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഗുരുപൂജ D ഉദ്യോഗകാലാവധി കഴിഞ്ഞു പെൻഷൻ പറ്റി പിരി ഞ്ഞ ശ്രീമാൻ കുറ്റിപ്പുറത്തു കേശവൻ നായർകൾക്കും എ റണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനി വിദ്യാ കൾ നല്കിയ സൽക്കാരം സംബന്ധിച്ചു സമ്മേളിച്ച മഹായോഗ ത്തിൽ അദ്ദേഹത്തിനു സമപ്പിച്ചത് മൊട്ടിട്ടുനില്ക്കും മധുരസ്മൃതികൾ തൻ പ്രസന്നമാം പൂങ്കാവനികയിൽ, അല്ലാലോലമായ് ഞങ്ങൾതൻ ചിന്തക ഉല്ലാസപൂവാലാത്തുന്ന വേളയിൽ, സ്റ്റീതാനുമോദിയെത്തഴുകുന്നി തേതോ വിശുദ്ധമാം വാത്സല്യസൗരഭം കോരിത്തരിയ്ക്കുന്നു പെട്ടെന്നു, സൗഹൃദം ചോരുന്ന ഞങ്ങൾ തൻ പിഞ്ചുമനസ്സുകൾ. ളപ്പിച്ചുകൊണ്ട് നില്ലു നിരാകുലം രണ്ട അല്ലെങ്കിലും, ഗുരോ, വിസ്മരിച്ചീടാവ തവിടുസ്സനാതന സേവനം. മാനസംതോറും വിടന്നു വിളങ്ങുന്നു മായാതിന്റെ മഹനീയമുദ്രകൾ! 87<noinclude></noinclude> 3umodngtxl3e8u5gnta5cttamkt0bd2 താൾ:Sankalpakanthi (Changampuzha).pdf/44 106 83766 243940 2026-06-30T20:28:36Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ശിശിരിതമാക്കുവാൻ ശക്തമാണോ വെറും ശിഥിലസ്മിതാരം പോലും തളിരിട്ടുനില്ക്കുന്നു ജീവിതം നിത്യമ തണലിൻ സമാഗമം മൂലം എട്ട് ക്ഷണികപ്രശംസ തൻ കോടിരക മണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243940 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ശിശിരിതമാക്കുവാൻ ശക്തമാണോ വെറും ശിഥിലസ്മിതാരം പോലും തളിരിട്ടുനില്ക്കുന്നു ജീവിതം നിത്യമ തണലിൻ സമാഗമം മൂലം എട്ട് ക്ഷണികപ്രശംസ തൻ കോടിരക മണിയുണ്ടെനിക്കൊരുനാളും അഗതാാതകക അപഹസിച്ചോട്ടെന്നെ ലോകം കവനസ്വരൂപിണി, സംതൃപ്തനാണു, നിൻ കമിതാവായ് നില്ക്കിൽ, ഞാനെന്നും 19<noinclude></noinclude> s1j6nsk0ngk8wplezoy9n4urfrv7olc താൾ:Sankalpakanthi (Changampuzha).pdf/28 106 83767 243941 2026-06-30T20:28:42Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി അഞ്ചു വിശ്വസംസ്കാരത്തിൽ നീയൊരു മാത്ത വിമദീപം കൊളുത്തി മഹാമാത ഇന്നതിന്റെ വെള്ളിവെളിച്ചത്തിലേയ്ക്കിതാ കണ്ണു തുറക്കുന്നു മാനവപ്രജ്ഞകൾ! നീയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243941 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി അഞ്ചു വിശ്വസംസ്കാരത്തിൽ നീയൊരു മാത്ത വിമദീപം കൊളുത്തി മഹാമാത ഇന്നതിന്റെ വെള്ളിവെളിച്ചത്തിലേയ്ക്കിതാ കണ്ണു തുറക്കുന്നു മാനവപ്രജ്ഞകൾ! നീയെന്നു കണ്ടോരുദയവും, സന്ധ്യയും, നീലമലകളും, കാടും, പുഴകളും, എല്ലാം സ്വയമിപ്രകൃതിയിലുള്ളവ - യെല്ലാം ലയിച്ചു നിൻ മാനസസീമയിൽ എന്നിട്ടൊഴുകാൻ തുടങ്ങിയവിടത്തിൽ നിന്നുമവയൊരു വേണുസംഗീതമായ് ജീവനെക്കാട്ടിലും സ്നേഹിച്ചു നീയൊരു പൂവിടാറാവാത്ത മുല്ലയെക്കൂടിയും; നിന്നു നിൻമുന്നിൽ വികാരതരളിത സ്പന്ദനമുൾക്കൊണ്ടു കാട്ടുമരങ്ങളും അഭകയെപ്പോലെ ടുത്തു ലാളിച്ചു നീ ഗഭിണിയാമൊരു കൊച്ചുമാൻ പേട മാലാ നീ ന്നലിഞ്ഞിതാ നില മാലിനികാലമാലയോരോന്നിലും കാരോ ദിനവും നവീന സുഷമയിൽ താരും തളിരുമണിഞ്ഞു നിൻ ജീവിതം! 3<noinclude></noinclude> 2idvt93024zd2ly6f41h2h278swku97 താൾ:Sankalpakanthi (Changampuzha).pdf/12 106 83768 243942 2026-06-30T20:28:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിശേഷതകളാണ്. 03 xi എന്തിനെയെങ്കിലും, ചിലപ്പോൾ ആരെയെങ്കിലും, അ ഭിസംബോധനം ചെയ്തുകൊണ്ട്, ഏതാണ്ടൊരു പ്രസംഗരൂപ ത്തിൽ, സംബോധനം ചെയ്യപ്പെടുന്ന വ്യക്തിയുടേയോ വസ്തു വ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243942 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിശേഷതകളാണ്. 03 xi എന്തിനെയെങ്കിലും, ചിലപ്പോൾ ആരെയെങ്കിലും, അ ഭിസംബോധനം ചെയ്തുകൊണ്ട്, ഏതാണ്ടൊരു പ്രസംഗരൂപ ത്തിൽ, സംബോധനം ചെയ്യപ്പെടുന്ന വ്യക്തിയുടേയോ വസ്തു വിൻറയോ മുൻപിൽ അച്ചിക്കപ്പെടുന്നതും, ബുദ്ധ്യംശത്തിലും വികാരാംശത്തിലും മാറും ഗുരുതരമായ ഗഹനതയോടുകൂടിയതു മായ പ്രൗഢസൂക്തങ്ങളാണ് അവ. സാധാരണയായി അവയി ലെ പ്രതിപാദ്യങ്ങളും, ഭാവപ്രകാശവും, പ്രതിപാദനരീതിയും മഹത്തമങ്ങളായിരിക്കും. അന്തം 'സും കനത്യവും അവയുടെ സ സുനിശ്ചിതമായ ഒരു ലക്ഷ്യത്തിലേയ്ക്കും പ്രൗഢമായ രീതിയിൽ, ഭാസുരമായ ഒരു ചിന്താമണ്ഡലത്തില ടെ പുരോഗമനം ചെയ്യുന്ന കൗതൂഹലാനിഷ്ടമായ, അഥവാ നി വാണതുന്ദിലമായ ഒരവിച്ഛിന്നഭാവാത്മക ഗാനധാരയായിരിക്കും അത്. യുക്തിയും വിധേയമായ ലാവ്യമാണ്. ഏതാണ്ടൊരു സങ്കീർണ്ണതയും വ്യാപകത്വവും, ഒഴിച്ചുകൂടാൻ പാടില്ലാത്തതല്ലെങ്കിലും, പൊതുവെ ആവക ഗാ നങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതയാണെന്നു പറയാം. ദാത്മകമായ ഒരുവക പ്രഭാഷണത്വം പലപ്പോഴും അവ ഉൾ നതോന്നതങ്ങളായ വിവിധ മേഖല കളിലൂടെ കോത്തെ അനുഗമിച്ചുകൊണ്ട്, അന്തർവാഹിയാ ഒരു ചിന്താപരിണാമം അതി (BTC OTC) CO ആലാപങ്ങളെ a അവതന്നെ. ആംഗല ദന്തം ആശ്ലേഷിച്ചുകൊണ്ടിരിക്കും. അവയ്ക്കു തന്നെ സാഹിത്യത്തിൽ പല ഉപശാഖകളും കണ്ടുവരുന്നുണ്ട്. എ ങ്കിലും സാമാന്യേന ഒരുവിധം താള പ്രധാനമായ മാണിയെന്നു സംക്ഷേപമായി പ്രസ്താവിക്കാവുന്നതാണ്. കീ അച്ചനാലാപങ്ങളുടെ സ്വഭാവം ചുരുക്കത്തിൽ വിവരിച്ചു കഴിഞ്ഞല്ലോ. സങ്കല്പകാന്തിയിൽ കാണുന്ന ആ വകുപ്പിൽ ഈ കവിതകളെ, മേൽ പ്രസ്താവിച്ച ഘടകങ്ങളെ ആസ്പദമാക്കി,<noinclude></noinclude> cdtnqasoz3pokpf7ji9wxlachoikwb4 താൾ:Sankalpakanthi (Changampuzha).pdf/104 106 83769 243943 2026-06-30T20:28:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മത്തൻ നീതിതന്നട്ടഹാസങ്ങളും, മദ്ദിതന്മാരുടെ ഗർഗവും, എത്താത്തൊരാ നല്ല നാട്ടിൽ, ഞാൻ സ്വരമാ യിത്തിരി നേരമിന്നിടട്ടേ! എന്നെ നീ മാടിവിളിയൊ, ലോകമേ, നിന്നുത്സവങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243943 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മത്തൻ നീതിതന്നട്ടഹാസങ്ങളും, മദ്ദിതന്മാരുടെ ഗർഗവും, എത്താത്തൊരാ നല്ല നാട്ടിൽ, ഞാൻ സ്വരമാ യിത്തിരി നേരമിന്നിടട്ടേ! എന്നെ നീ മാടിവിളിയൊ, ലോകമേ, നിന്നുത്സവങ്ങളിൽ പങ്കുകൊള്ളാൻ എന്നെ നീ നിന്നു വിലക്കൊല്ലേ, കാലമേ, മുന്നോട്ടു പോട്ടെ ഞാൻ രാഗമൂകൻ നിസ്സീമ ശക്തമാണെന്നഭിമാനി നിസ്സഹായത, നിഷ്ഫലം നീ ഹന്ത, കെല്പില്ലൊരു നേരിയ കാറോടി മൺതരിക്കോട്ട് തിത്തു നില്ക്കാൻ. * എല്ലാം മറയ്ക്കുന്ന ലോകമേ, നീയൊരു വല്ലാത്ത നാടകശാലതന്നെ നിന്നകത്തുള്ള നടന്മാർ പുഴുക്കളാ ഒന്നു മറ്റൊന്നിനെ വഞ്ചിച്ചു വഞ്ചിച്ചു തന്നഭിലാഷങ്ങൾ നിർവ്വഹിച്ചു എന്നിട്ടതോരോന്നും തന്റെ ജയപ്രാപ്തിയാ ണെന്നഭിമാനിച്ചഹങ്കരിപ്പൂ ശക്തൻ പാൽ മാനവൻ, തൃപ്തൻപോൽ മാന സത്യമാരാഞ്ഞുപോം ബുദ്ധിമാൻ പോ 79<noinclude></noinclude> q6rg1tn9jmxh1ttsecz7fm3dab5aw9g താൾ:Sankalpakanthi (Changampuzha).pdf/60 106 83770 243944 2026-06-30T20:28:53Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി നീ വന്നു ഞങ്ങളെ, നിരുപമേ, നീറാതെ വേഗം മരിയ്ക്കട്ടെ ഞങ്ങളും ഭൂതകാലത്തിന്റെ പണ്ണാശ്രമത്തിൽ നി തുത്സവത്തെക്കൊതിച്ചു നീയെത്തിയോ, ആ മഹാക്ഷേമമൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു 243944 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി നീ വന്നു ഞങ്ങളെ, നിരുപമേ, നീറാതെ വേഗം മരിയ്ക്കട്ടെ ഞങ്ങളും ഭൂതകാലത്തിന്റെ പണ്ണാശ്രമത്തിൽ നി തുത്സവത്തെക്കൊതിച്ചു നീയെത്തിയോ, ആ മഹാക്ഷേമമൊരേടവും കാണാതെ നീ മടങ്ങാനാണിട വന്നതെങ്കിലും, ഇത്രയ്ക്കു ലോകം ദുഷിച്ചതായ, ചെ ന്നെത്തി നീയാരോടുമോതതംബികേ! വിശ്രമിയ്ക്കട്ടേ സമാധാനപൂർവം വിശ്രുതന്മാരാം പിതാമഹന്മാർ നീതിതന്റെ പേരിൽ നടത്തപ്പെടുന്നൊരി വേതാള നൃത്തം നിലയ്ക്കില്ലൊരിക്കലും രാഷ്ട്രങ്ങൾ തമ്മിൽ നടത്തപ്പെടുന്നൊരി കൂട്ടക്കൊലകളൊടുങ്ങില്ലൊരിക്കലും മുന്നോട്ടു നോക്കിയാം ശാസ്ത്രം ചൊരിയുമ നിനച്ചോലകൾ വാറില്ലൊരിക്കലും. ലോകത്തെയൊന്നാകെ മാറോടു ചേർത്തണ ലേകയോഗത്തിലിണക്കാൻ കൊതിച്ചു നീ. ആ വേളയിൽത്തന്നെ രാഷ്ട്രങ്ങളോരോന്നു മാവോളമാി യുദ്ധസാമഗ്രികൾ. മത്തൻ, സമാധാനദേവതേ, നിന്റെ പേർ ഇങ്ങഴും ഘോരവിഷവായു വല്ലാതെ മംഗളദന, വേഗം മടങ്ങു നീ 35<noinclude></noinclude> ssio7jdr15e392cfqcqqk4iix4q8tm2 താൾ:Sankalpakanthi (Changampuzha).pdf/71 106 83771 243945 2026-06-30T20:28:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി നീ മാത്രമെന്നിട്ടും, നീയായിട്ടെത്തിലെൻ നീറും മനസ്സിലമൃതൊഴുക്കാൻ എങ്കിലും, നിൻമഹാസാന്നിദ്ധ്യ സായൂജ്യം സങ്കല്പം സ്വായത്തമാക്കിയെന്നിൽ ഭാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243945 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി നീ മാത്രമെന്നിട്ടും, നീയായിട്ടെത്തിലെൻ നീറും മനസ്സിലമൃതൊഴുക്കാൻ എങ്കിലും, നിൻമഹാസാന്നിദ്ധ്യ സായൂജ്യം സങ്കല്പം സ്വായത്തമാക്കിയെന്നിൽ ഭാവനയുണ്ടതിൻ സ്വന്തമായിട്ടൊരു ഭാഷയും ഭാസുര ശൈലികളും; അപ്രമേയാനഘസൗന്ദചിത്രം യുക്തിതൻ, ബുദ്ധിതൻ, വാസ്തവികത ത്തേജിതമാം വികാരസത്യം. വസ്തുസ്ഥിതികൾ തന്ന ലെത്തിനില്ലാത്തൊരു വലയത്തി വലത്വം ഉണ്ടതിൻ വ്യാപാരയാനത്തിലായതു കണ്ടിടാൻ കണ്ണുകൾ വേറെ വേണം. യുക്തി മണലാൽ കയറുപിരിയ്ക്കുവാൻ, ബുദ്ധി വൻപാറ പിഴിഞ്ഞെടുക്കാൻ, വൈഭവത്തിൽ യത്നിച്ചു യത്നിച്ചു വന്നൊടുവിൽ പകച്ചുനില ദൂരത്തധിക്ഷിപ്തമായ് മുഖം താഴ്ത്തിനി നാരാൽക്കരയും വികാരമെത്തി, ഇല്ലായ്മയിങ്കൽനിന്നായിരമായിരം സ്വാകരംഗങ്ങളാര 46<noinclude></noinclude> rtmjaqh56vgnwfuj1kw7f4n5hmrkeiz താൾ:Sankalpakanthi (Changampuzha).pdf/7 106 83772 243946 2026-06-30T20:28:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'vi ചെറിയ മുഖവുരയിൽ സൗകപ്പെടുന്നതല്ലല്ലോ. സാഹിത ജീവിതത്തിന്റെ വിമർശനമായിരിയ്ക്കട്ട, അല്ലാതിരിയ്ക്കട്ടെ, അ തിന്റെ പശ്ചാത്തലം മനുഷ്യജീവിതം തന്നെയാണെന്നുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു 243946 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>vi ചെറിയ മുഖവുരയിൽ സൗകപ്പെടുന്നതല്ലല്ലോ. സാഹിത ജീവിതത്തിന്റെ വിമർശനമായിരിയ്ക്കട്ട, അല്ലാതിരിയ്ക്കട്ടെ, അ തിന്റെ പശ്ചാത്തലം മനുഷ്യജീവിതം തന്നെയാണെന്നുള്ളതിൽ രണ്ടുപക്ഷത്തിനവകാശമുണ്ടെന്നു തോന്നുന്നില്ല. ജീവിത അതിന്റെ ഭൗതികപരിധികൾക്കുള്ളിൽ മാത്രം അടിച്ചൊതുക തെ, ആത്മീയവും ഭാവനാപരവുമായ വ്യാപ്തികളിലേക്ക് അര നെ വ്യാപരിപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനമായിരിയ്ക്കണം സാഹ തത്തിന്റെ പ്രധാനമായ ലക്ഷ്യമെന്നു പ്രത്യേകം ഓരേ 0 കവിതയെക്കുറിച്ചു പൊതുവായി ഇത്രയും വിവരിയ്ക്കുവാ ഈ ചെറിയ ഉപന്യാസത്തിൽ നിവൃത്തിയുള്ളൂ. ഇനി നമുക്ക് ൻ വി ശാഖകളിലേയ്ക്കു പ്രവേശിക്കാം. കവിതയെ, നിന്റെ സാർത്രികമായ ചില ഘടകങ്ങളെ ആസ്പദമാക്കി നിഷ്ഠമെന്നും ( jeative രണ്ടായി വിഭജിച്ചിരിക്കുന്നു. ചിലപ്പോൾ അന്തമുഖനായി വർത്തിച്ചുകൊണ്ടു സ്വാനുഭവ ളിലും ചന്തകളിലും വികാരങ്ങളിലും കാവ്യാനവും തിപാദ്യങ്ങളും കണ്ടെത്തുന്നതായും, മറ്റു ചിലപ്പോൾ ത ആത്മസത്തയെ ബാഹ്യപ്രപഞ്ചത്തിലേയും വ്യാപരിപ്പി. വ്യാപാരങ്ങളിലും വികാരങ്ങളിലും അലി ചേന്നു തനിയ്ക്കും ദൃശ്യമാകുന്ന സംഗതികളെ അതേപടി സ്വ വ്യക്തിത്വത്തിന്റെ പാദമുദ്രകൾ അധികമൊന്നും പതിയുവാ യാകാതെ തന്നെ, പ്രതിഫലിപ്പിക്കുന്നതായും കാണാം. യിൽ ആദ്യത്തെ ഇനത്തിൽപ്പെടുന്ന കവിതയാണ് ക ആത്മാവിഷ്കരണപരമെന്നോ പറയപ്പെടുന്ന രണ്ടാമത്തെ ഇനത്തിൽപ്പെടുന്നതിനു പ്രദാനിഷ്ഠമെന്നാ ഷ്ടിപ്രധാനമെന്നോ പേർ പറയുന്നു. ഇവയുടെ മണ്ഡലങ്ങ തമ്മിൽ ഒരുതിരിടുകയെന്നതു ശ്രമസാദ്ധ്യമല്ലാത്തതിനാൽ<noinclude></noinclude> j9wt0ijcxsgh1vorfhnnryysyl2wct6 താൾ:Sankalpakanthi (Changampuzha).pdf/23 106 83773 243947 2026-06-30T20:29:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാരണങ്ങൾ കൊണ്ടും എനിക്ക് ഏറ്റവും ഉത്തേജനാനാ യി തോന്നീട്ടുള്ള ഈ വശ്യവചസ്സായ സരസ്വതീദാസനു സ മംഗളങ്ങളും സാതങ്ങളാകട്ടെ എന്നുള്ള പ്രാത്ഥനയോടുകൂടി ഈ അവതാരികയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243947 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാരണങ്ങൾ കൊണ്ടും എനിക്ക് ഏറ്റവും ഉത്തേജനാനാ യി തോന്നീട്ടുള്ള ഈ വശ്യവചസ്സായ സരസ്വതീദാസനു സ മംഗളങ്ങളും സാതങ്ങളാകട്ടെ എന്നുള്ള പ്രാത്ഥനയോടുകൂടി ഈ അവതാരികയെ ഉപസംഹരിച്ചുകൊള്ളുന്നു. 275 1117 ഉള്ളൂർ എസ്. പരമേശ്വരയ്യർ, എം. എ. ബി. എൽ., എം. ആർ. എ. എസ്.<noinclude></noinclude> 96wikxqdc7lrlos4k55a9fiumyt9uby താൾ:Sankalpakanthi (Changampuzha).pdf/38 106 83774 243948 2026-06-30T20:29:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്ത വിടുതി വിരിച്ച തടങ്ങളെ ചിന്തിപ്പതഞ്ഞു പുളഞ്ഞൊഴുകുന്നൊര 88 ശ്യാമളകാനനച്ഛായ മൂടീടുമ ഗ്രാമമതിപ്പൊഴും മുന്നിലെത്തുന്നു ! വെള്ളാമ്പൽ പൂത്തു പരന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243948 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്ത വിടുതി വിരിച്ച തടങ്ങളെ ചിന്തിപ്പതഞ്ഞു പുളഞ്ഞൊഴുകുന്നൊര 88 ശ്യാമളകാനനച്ഛായ മൂടീടുമ ഗ്രാമമതിപ്പൊഴും മുന്നിലെത്തുന്നു ! വെള്ളാമ്പൽ പൂത്തു പരന്ന പാടങ്ങളു മുൽക്കാടും തളിർത്ത മരങ്ങളും മഞ്ഞത്തു ഷസ്സിൽ കനക നീരാഴിയിൽ മുങ്ങിക്കുളിച്ചു ലസിയ്ക്കും മലകളും; പന്ത്രണ്ടുമാസവും പൂവിട്ടുനില്ക്കുമ ചമ്പകം, പരിസരോദ്യാനവും; ഒന്നൊഴിയാതെ, സമസ്തവും കാൺമതു ണ്ടിക്കാ സ്മരണതൻ വെൺചില്ലിലൂടെ ഞാൻ. എങ്കിലു,മിന്നതിന്റെ മായികലശം മെൻ കരൾക്കാമ്പിൽ കൊളുത്തുന്നു സങ്കടം. കെട്ടുപോകാം മത്തനൊട്ടുനാൾ ചെല്ലുകിൽ കിട്ടാത്തതിനെക്കുറിച്ചുള്ള സങ്കടം കിട്ടിയതെന്നാലൊരു ഫലമില്ലാതെ നഷ്ടപ്പെടുന്നതാണെന്തിലും ദുസ്സഹം മാനസം നൊന്തി മായ്ക്കുകയല്ലാതെ ഹാ, നഷ്ടഭാഗ്യ ഞാൻ മറ്റെന്തു ചെയ്യുവാൻ ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടുമ സാകഷം തുളുമ്പിയ നാളുകൾ 13<noinclude></noinclude> twccx0iuvvg8glrqfjtvy362bq19y3g താൾ:Sankalpakanthi (Changampuzha).pdf/53 106 83775 243949 2026-06-30T20:29:10Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി പോവുക, പോവുക, നിഷ്ഫലമാണിദം പാവന, ഇന്ത്, നിന്നുദ്ധാരണോദ്യമം! മൂടുപടം നീക്കി നീയടുത്തെത്ത മൂടിപ്പുതച്ചു കിടക്കുകയാണവർ. ആകട്ടെ! വന്ന വഴിക്കു നിര...' താൾ സൃഷ്ടിച്ചിരിക്കുന്നു 243949 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി പോവുക, പോവുക, നിഷ്ഫലമാണിദം പാവന, ഇന്ത്, നിന്നുദ്ധാരണോദ്യമം! മൂടുപടം നീക്കി നീയടുത്തെത്ത മൂടിപ്പുതച്ചു കിടക്കുകയാണവർ. ആകട്ടെ! വന്ന വഴിക്കു നിരാശയാന് പ്പോൾ മടങ്ങിയാ വിണ്ണിലേയ്ക്കു നീ!!....... .25<noinclude></noinclude> 054259xbvkidcyr78uw5ou655smwj3x താൾ:Sankalpakanthi (Changampuzha).pdf/45 106 83776 243950 2026-06-30T20:29:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വൃന്ദാവനം കാണുന്നതില്ല നിങ്ങൾ ഭാവനയിലാര കാനനങ്ങളെ വലിയൊഴുകും കാളിന്ദിയെ നിശ്ചയം സ്വപ്നം കണ്ടിട്ടുണ്ടാകും പലപ്പോഴും നിത്യനില്ലതിനല്ല മാ നദീരംഗം നിങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243950 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വൃന്ദാവനം കാണുന്നതില്ല നിങ്ങൾ ഭാവനയിലാര കാനനങ്ങളെ വലിയൊഴുകും കാളിന്ദിയെ നിശ്ചയം സ്വപ്നം കണ്ടിട്ടുണ്ടാകും പലപ്പോഴും നിത്യനില്ലതിനല്ല മാ നദീരംഗം നിങ്ങൾ പുളകംകൊള്ളുന്നതുണ്ടവിടെക്കിടന്നിരുന്നും പുതുമ നശിക്കാത്തൊരായിരം ശാകുന്തളം. നേരിട്ട് വേണുഗാനം ആകാരവിട യോരോ മൺതരി പോലുമോരോരോ നാദബ്രഹ്മം! ആരാലും തടുക്കുവാനായിടാതഹങ്കരി മായിരക്കണക്കായിപ്പോകട്ടെ ശതാബ്ദങ്ങൾ പരിവർത്തനക്കാറ്റിൽ പഞ്ഞിയായ് പാറിപ്പാറി പരിചിൽ പറക്കട്ടെ, ഭൗതികം പരിഷ്ക്കാരം; വിപ്ലവമുണ്ടാക്കുന്ന ഭൂകമ്പം, ജനതയി ലെപ്പൊഴും വരുത്തീടട്ടായിരം നവീനത്വം; മസ്തിഷ്ക സിരകളിൽ തീച്ചുള്ള വഹിച്ചുകൊ ണ്ടെത്തട്ടെ, നൂറായിരം "മിയോതാമ്മമാർ ബോൾഷെവിസം' വരട്ടെ വരട്ടെ, സോഷ്യലിസം വരട്ടേ, വരുമെങ്കിലിസ'ങ്ങളാവട്ടേ. എന്നാലിവയെല്ലാമതതീതമായ്, മന്നി ലെന്നും നിലനില്ക്കും പാലനം വൃന്ദാവനം ആയതിനു പുതുമയിലും വാട്ടം, മന്നി ലായതിൻ സുഷമയ്ക്കില്ലൊരു കാലവും കോട്ടം. - 20<noinclude></noinclude> 558g2ymtexnwhw4v0cdti85t7g506dv താൾ:Sankalpakanthi (Changampuzha).pdf/29 106 83777 243951 2026-06-30T20:29:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ലോകവും നാകവും കൂട്ടിയിണക്കി നി ശാകുന്തളത്തിൽ കനകശലാകയാൽ മോഘമല്ലാത്ത സനാതനപ്രേമമാ മേഘത്തിനെക്കൊണ്ടെടുത്തു പാടിച്ചു നീ നീയാ രഘുവിനെക്കൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243951 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ലോകവും നാകവും കൂട്ടിയിണക്കി നി ശാകുന്തളത്തിൽ കനകശലാകയാൽ മോഘമല്ലാത്ത സനാതനപ്രേമമാ മേഘത്തിനെക്കൊണ്ടെടുത്തു പാടിച്ചു നീ നീയാ രഘുവിനെക്കൊണ്ടു പറപ്പിച്ചു നീതിധമ്മങ്ങൾതൻ പൊലൊടിക്കൂറകൾ ശാസ്ത്രക്കറുപ്പിൻ ലഹരിയിലാത്മീയ പാരും വാടാത്ത വെള്ളിനക്ഷത്രമേ, ഭാരതത്തിന്നുള്ള ഭിമാനമാണു നീ എട്ടു 31 ഗീത ലയിച്ചൊരീ മണ്ണിൽ മുളയ്ക്കുന്ന തേതും പവിത്ര ഫലാമാണെന്നുമേ! വൃന്ദാവനം വാച്ചൊരീ മഹിതൻ മന സ്പന്ദനം പോലും കലാചോദനം! സീതയെപ്പൊരി നാടേതു ശുദ്ധിതൻ സീമയും വന്നു നമിയ്ക്കും തപോവനം ആ നാടിനാ, നാടിനാ,ശശുദ്ധമാ മാ നാടിനാരാധനാമൂർത്തിയായ, വിസ്മയമാകവേ, വിശ്വമഹാകവ വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ 0 4<noinclude></noinclude> c21zgxckt0lqjcfsryzoo73djk4v7qn താൾ:Sankalpakanthi (Changampuzha).pdf/13 106 83778 243952 2026-06-30T20:29:22Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xiv മേൽ പ്രസ്താവിച്ച സ്വഭാവങ്ങൾ എല്ലാം തന്നെ കൂടിക്കല കൊണ്ടുള്ള ഒരു സങ്കരസ്വഭാവമാണ് മറ്റു ചില വിലാപകാ വ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'കണ്ണുനീർത്തുള്ളി ഇത...' താൾ സൃഷ്ടിച്ചിരിക്കുന്നു 243952 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>xiv മേൽ പ്രസ്താവിച്ച സ്വഭാവങ്ങൾ എല്ലാം തന്നെ കൂടിക്കല കൊണ്ടുള്ള ഒരു സങ്കരസ്വഭാവമാണ് മറ്റു ചില വിലാപകാ വ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'കണ്ണുനീർത്തുള്ളി ഇതിനു ദൃഷ്ടാന്തമായി സ്വീകരിക്കാം. മി: നാലപ്പാട്ടു നാരായണമേന വൻ ആത്മ സിയുടെ അകാലവിയോഗമാണല്ലോ ഉൽകൃഷ്ടവിലാപകാവ്യത്തിന്റെ അടിസ്ഥാനം. കവിയുടെ വ ക്യംശത്തിനും ഇതിലുള്ള പ്രാധാന്യത്തെക്കുറിച്ചു പിന്നെ ഒ തന്നെ പ്രസ്താവിക്കേണ്ടതായിട്ടില്ല. എന്നാൽ തത്ത്വചിന്ത യുടെ അവതരണത്തിനും കുറച്ചൊന്നുമല്ല കവി തന്റെ കാ ത്തിൽ ഇടംകൊടുത്തിട്ടുള്ള തന്നു കാണാം. തന്ന മുരളി' എന്ന പദ്യം മുൻപ്രസ്താവിച്ച വിലാപ കാവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്തെ വിഭാഗത്തിലാണുൾപ്പെ ടുന്നത്. തത്വചിന്തയും മറ്റും അതിൽ വലിയ സ്ഥാനമൊ ന്നും കൊടുത്തിട്ടില്ല. ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലവിയോഗത്തിൽ അദ്ദേഹത്തിൻറ ആത്മസുഹൃത്തായി വിച്ചിരുന്ന എനിക്കുണ്ടായ ശോകപരിചിതമായ വികാര ങ്ങളെ അതേപടി പ്രതിഫലിപ്പിക്കുക മാത്രമാണ് അതിൽ യിട്ടുള്ളത്. പിന്നീടു ഞാൻ രമണൻ' എന്ന പേരിൽ ഒരു ഗ്രാമീണവിലാപകാവ്യം ആ വിഷയത്തെ ആധാരമാക്കിത്തന്നെ നിമ്മിക്കുകയുണ്ടായി. വിലാപകാവ്യങ്ങളുടെ വിഭാഗത്തിൽ ഏ റവും പ്രധാനമായിട്ടുള്ള ഒന്നാണ് ഗ്രാമീണവിലാപകാവ്യം (Pastoral Elegy). ഇതിനെക്കുറിച്ച് സവിസ്തരം പ്രതിപാ ദിക്കേണ്ടതായിട്ടുണ്ട്. ഈ മുഖവുരയിൽ അതിനു സൗകയുമില്ലാ അതിനാൽ അതിലേയ്ക്ക് ഉദ്യമിക്കുന്നില്ല. വസ്തു പ്രധാനമായ ഏതാനും കൃതികളും സങ്കല്പകാന്തി യിൽ ഇല്ലാതില്ല. ഈ കാവ്യശാഖയെ ആഖ്യാനപരമെന്നും നാടകീയമെന്നും രണ്ടായി തരംതിരിക്കാം. 'വനദേവത' എന്നു<noinclude></noinclude> e6vq736avftm692s9xxor1j0mibxdpz താൾ:Sankalpakanthi (Changampuzha).pdf/105 106 83779 243953 2026-06-30T20:29:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി സ്വന്തം സിരകൾ തുടുക്കാനവന ജന്തുവിന്റെ ചോര കുടിച്ചുവേണം പോരേ? നികൃഷ്ടമാമിത്തരം ഹിംസത പേരോ വിജയമെന്നാണു പോലും! ആദശ,മാദശം! ലോകത്തിലാ മണി നാദം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243953 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി സ്വന്തം സിരകൾ തുടുക്കാനവന ജന്തുവിന്റെ ചോര കുടിച്ചുവേണം പോരേ? നികൃഷ്ടമാമിത്തരം ഹിംസത പേരോ വിജയമെന്നാണു പോലും! ആദശ,മാദശം! ലോകത്തിലാ മണി നാദം മുഴങ്ങിയിട്ടെന്തു കായം നിത്യം കപടമേ, നീയല്ല സി നിൻ നിസ്തുലരത്ന സിംഹാസനത്തിൽ തെണ്ടിത്തിരിയുന്നു പാ രുവീഥിയി ലിലോടോരോരോ സൽഗുണങ്ങൾ ആത്മാ, നീയവന്ധ്യയഴിയി ലാ, നീ വെറും ഭിക്ഷമാത്രം! കൈക്കുമ്പിൾ കാട്ടിച്ചെന്നാരോ പടിയ്ക്കലും നില്ക്കണം മേലും നിരാശം നിങ്ങൾ: എന്നാലുമായോ, നിറയില്ലൊരിക്കലും നിങ്ങൾതൻ കൈയിലെ ബിാപാത്രം മായികമാകുമൊരാത്മാതയുടെ മാരിവില്ലൊന്നു മുഖത്തു ചാത്തി, കാകോളമുള്ളിത്തുളുമ്പിടും കക്ക കാളാംബുദങ്ങൾ നിറഞ്ഞ ദിക്കിൽ മിന്നാര തു വിദ്യാതികയു മങ്ങനെതന്നെ പൊലിഞ്ഞുപോണം 80<noinclude></noinclude> eo3s1rulfvxv6ua44pai9ui085uu1rw താൾ:Sankalpakanthi (Changampuzha).pdf/61 106 83780 243954 2026-06-30T20:29:28Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഏകാധിപത്യം ചിറകെട്ടിനിർത്തിലും ലോക മഹാവിപ്ലവബ്ലിയടങ്ങുമോ? ക്ഷുദ്രനിയമച്ചിലന്തിൽക്കെട്ടിനാൽ മത്സ്യഹൃദയം കുതിയ്ക്കാതിരിയ്ക്കുമോ? നിഷ്ഫലവിഭ്രമം, നിഷ്കല...' താൾ സൃഷ്ടിച്ചിരിക്കുന്നു 243954 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഏകാധിപത്യം ചിറകെട്ടിനിർത്തിലും ലോക മഹാവിപ്ലവബ്ലിയടങ്ങുമോ? ക്ഷുദ്രനിയമച്ചിലന്തിൽക്കെട്ടിനാൽ മത്സ്യഹൃദയം കുതിയ്ക്കാതിരിയ്ക്കുമോ? നിഷ്ഫലവിഭ്രമം, നിഷ്കലവ്യാമോഹ മിപ്രയത്നം. ഹാ, നടക്കട്ടെ വിപ്ലവം എന്നാൽ, മനുഷ്യൻ മനുഷ്യനെത്തി മി യുദ്ധം_മൃഗത്വം " പുലരിലോ യം - ഇല്ല, ഫലമില്ല; മത്സ്യമെന്നാകിലും തല്ലാതിരിയ്ക്കില്ല തങ്ങളിൽത്തങ്ങളിൽ. വെന്നിക്കൊടികൾക്കു വണ്ണം പിടിയ്ക്കുവാൻ ചെന്നിണമെന്നും കുറിക്കൂട്ടു കൂട്ടണം; ശക്തികൾ മേൽ മുളയ്ക്കുവാൻ, മണ്ണില് രക്തച്ചൊരിച്ചിൽ വളം കുറച്ചേക്കണം; തോളിലൊന്നിച്ചട്ടിക്കുതിക്കണം! ഇന്നത്തെ ലോകഗതിയിതാണം,ബി, നിന്നതുകൊണ്ടു ഫലമില്ലിവിടെ നീ ഭൂതകാലത്തിന്റെ പണ്ണാശ്രമത്തില യതും മടിയ്ക്കാതെ പോകൂ തിരിച്ചിനി. ° 36<noinclude></noinclude> 27asanm8u9ik7l416dc03hsuee86ooo താൾ:Sankalpakanthi (Changampuzha).pdf/72 106 83781 243955 2026-06-30T20:29:30Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്തിലും മീതെയാമങ്ങോട്ടുയരുവാൻ ചിന്തകൾക്കൊക്കച്ചിറ വേണം! * സത്യസൗന്ദയമേ, നിൻ ഭക്തദാസൻ ഞാൻ യുക്തിതന്റെ ദൃഷ്ടിയിൽ ഭ്രാന്തനായി നിത്യപ്രകാശമേ, നിന്നിലലികയാൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243955 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>എന്തിലും മീതെയാമങ്ങോട്ടുയരുവാൻ ചിന്തകൾക്കൊക്കച്ചിറ വേണം! * സത്യസൗന്ദയമേ, നിൻ ഭക്തദാസൻ ഞാൻ യുക്തിതന്റെ ദൃഷ്ടിയിൽ ഭ്രാന്തനായി നിത്യപ്രകാശമേ, നിന്നിലലികയാൽ ബുദ്ധിതൻ ദൃഷ്ടിയിൽ ഭ്രാന്തനായ് ഞാൻ കല്ലെറിയുന്നു വിള പരിഹാസ പൊള്ളച്ചിരികൾതൻ പേക്കൂത്തുകൾ ഭ്രാന്തൻ ഞാൻ, ഭ്രാന്തൻ ഞാൻ, ഇന്ത്യ സൗന്ദ താന്തരാമെന്നെ നീ ഭ്രാന്തനാക്കി എങ്കിലും, നീയെനിയ്ക്കു മിബ്ഭ്രാന്തിനാ ലെൻ കരൾ കോൾമയിർക്കൊൾവിം. ഈ നീതിക്കൊള്ളലുന്മാദമാണെങ്കിൽ ഞാനെന്നുമുന്മാദിയായിടാവൂ!! 47<noinclude></noinclude> bari0ulh3xu7riz6w8ya24enpqzr4qj താൾ:Sankalpakanthi (Changampuzha).pdf/8 106 83782 243956 2026-06-30T20:29:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'vii മറേറതിന്റെ സീമാലയത്തിലേയും സംക്രമിയ്ക്കുകയും, രണ്ടും കൂടി കെട്ടുപിണഞ്ഞ് അപഗ്രഥനത്തെ അവഹേളിച്ചു കൊണ്ട് അഴിഞ്ഞുപോകാത്ത ഒരാ ഷബന്ധത്തിൽ അന്യോന്യം താദാ ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243956 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>vii മറേറതിന്റെ സീമാലയത്തിലേയും സംക്രമിയ്ക്കുകയും, രണ്ടും കൂടി കെട്ടുപിണഞ്ഞ് അപഗ്രഥനത്തെ അവഹേളിച്ചു കൊണ്ട് അഴിഞ്ഞുപോകാത്ത ഒരാ ഷബന്ധത്തിൽ അന്യോന്യം താദാ ത്മ്യം പ്രാപിക്കുകയും ചെയ്യുന്നതും അത്ര അപൂർവ്വമല്ല. രണ്ട ൻറയും ഘടകങ്ങൾ അനുസ്യതമായും അവിഭാജ്യമായും അ ന്യം കൂടിച്ചേന്നു വത്തിക്കുമ്പോൾ ഓരോന്നും ഇന്ന ഇനത്തിൽ പെടുന്നതാണെന്നു ഖണ്ഡിതമായിപ്പറയുക വിഷമമായിരിക്കും. എന്നിരുന്നാലും, അവയുടെ അന്യോന്യമുള്ള വൈജാത്യം അനി ഷേദ്ധ്യമായിരിയ്ക്ക, വിഭജനാപാധിയായി അതിനെ സ്വീക രിക്കുന്നതിലോ, അതിനെ ആധാരമാക്കിക്കൊണ്ടു കവിതയെ രംതിരിക്കുന്നതിലോ അപാകമുണ്ടെന്നു തോന്നുന്നില്ല. Do3do. Cena കഴിഞ്ഞ ഖണ്ഡികയിൽ പ്രസ്താവിച്ച കനിഷ്ഠമായ, വാ ആത്മാവിഷ്കരണപരമായ കാവ്യവിഭാഗത്തിൽ ഉൾപ്പെ ' കവിതകളാണ് ഭാവാത്മക ഗീതങ്ങൾ അഥവാ സിന്ദഗീ (Lyrics) ഗീതികാവ്യങ്ങൾ, എന്ന പേരും ഇവ അനുയോജ്യമായിരിയ്ക്കും. പ്രേമം, ദേശാഭിമാനം, മതപ്രസക്തി ആദിയായി മനുഷ്യൻ ഉൾക്കൊള്ളുന്നതും, അനന്ത സന്താപ തിലേയും അമേയ സന്തുഷ്ടിയിലേയും സദാ അവനെ ആനയി കൊണ്ടിരിയ്ക്കുന്നതുമായ അസംഖ്യം മാനസികഭാവങ്ങളും ജന്യമായ വികാരവിജാരണങ്ങളും അനുഭവപരമ്പരകളുമായി യും ആ ഗീതങ്ങളുടെ പ്രഭവസ്ഥാനം. ഉത്തമമായ ഒരു ഭാവാത്മക ഗീതം അമോഘമായ ഒരു വി ത്തീകരണമായിരിയ്ക്കും. പരി . അതിന്റെ വിഭാവം അകൃത്രിമത്വത്തിന്റെ ത്താൽ ഉദ്ദീപ്തവും, അനുവാചകാവലോകനത്തിനു തികച്ചും കഷകവും, ഹൃദയസ്പർശകവുമായിരിക്കും. അതി ന്റെ ഭാഷ , അതുൾക്കൊള്ളുന്ന വാങ്മയചിത്രപരമ്പരയും, സയ്യി റയും സ്പഷ്ടതയുടേയും സാന്നിദ്ധ്യത്താൽ മാത്രമല്ല, പ്രതിപാ<noinclude></noinclude> cow6o2hubmxo4w38mijts8g6xvpew8x താൾ:Sankalpakanthi (Changampuzha).pdf/24 106 83783 243957 2026-06-30T20:29:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയവിവരം . കാളിദാസൻ ( തുലാം) a. amssam (DLM (050) . ആ കാലങ്ങൾ (൧൧൧ വൃശ്ചികം) ര. വ്യാമൂഢൻ ( ചിങ്ങം) 8. വൃന്ദാവനം (൧൧൨. മകരം) ഭാഗം 1 5 12 7 20 . ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം ( കക്കിടകം) 28 . പൂനിലാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243957 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിഷയവിവരം . കാളിദാസൻ ( തുലാം) a. amssam (DLM (050) . ആ കാലങ്ങൾ (൧൧൧ വൃശ്ചികം) ര. വ്യാമൂഢൻ ( ചിങ്ങം) 8. വൃന്ദാവനം (൧൧൨. മകരം) ഭാഗം 1 5 12 7 20 . ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം ( കക്കിടകം) 28 . പൂനിലാവ് (മീനം) 2. വൃന്ദാവനത്തിലെ രാധ ( . രണാങ്കണത്തിൽ ( മേടം) 20. ആദിത്യാരാധന ( (DRAM കന്നി) 2. രാഗഭീക്ഷണി (0 കുംഭം) . രൂപാന്തരം (കഥ) കക്കിടകം) മേടം 25 29 32 37 40 45 48 ര. ശ്മശാനത്തിൽ ( കുംഭം) 50 2. തകർന്ന മുരളി ( കക്കിടകം) D. . മിത്ഥ്യ (മിഥുനം) Some (2002 woo) . നിഴൽ (കാൻ മേടം) മൻ. വെറും സ്വപ്നം (20 വൃശ്ചികം) 20. എന്റെ ഗുരുനാഥൻ ( മേടം) 2. മഹാരാജകീയകലാശാലയിൽ 60 62 64 65 67 68 69 71 പര. ചിതറിയ ചിന്തകൾ ( കുംഭം) 18. ലതാഗീതം 76 84 87<noinclude></noinclude> o6viahmuv73s299ujryo151h97ntdz5 താൾ:Sankalpakanthi (Changampuzha).pdf/39 106 83784 243958 2026-06-30T20:29:38Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി വിദ്യാലയം വിട്ടു, ഞാനുമെൻ തോഴനും സസമൊന്നിച്ചു പോരുമപ്പോരലും; കാംഗരായോരോ വിനോദങ്ങ ഉച്ചരിച്ചാൽ ചിരിക്കും ചിരിയ്ക്കലും; ഇന്നലക്കഷ്ടം, കഴിഞ്ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243958 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി വിദ്യാലയം വിട്ടു, ഞാനുമെൻ തോഴനും സസമൊന്നിച്ചു പോരുമപ്പോരലും; കാംഗരായോരോ വിനോദങ്ങ ഉച്ചരിച്ചാൽ ചിരിക്കും ചിരിയ്ക്കലും; ഇന്നലക്കഷ്ടം, കഴിഞ്ഞാൽത്തോന്നുന്നി തെന്നുള്ളിൽ, വഷങ്ങളേറെയായെങ്കിലും ഇന്നത്തെ മട്ട ത്ര നീങ്ങാതെ നീണ്ടത് ന്നണഞ്ഞൊരാ ദിവസങ്ങളൊന്നുമേ കാണിനേരം പോലുമാരെയും കാക്കാതെ കാലപ്രവാഹമിരമ്പിതിയിലും, ആയതിലുൾച്ചേർന്നു മറഞ്ഞതി ലാനന്ദ സാന്ദ്രമാം ഞങ്ങൾ തൻ സൗഹൃദം. ബുദ്ധിയും മെയ്യും മനസ്സും സ്വഭാവവും മൊപ്പം വളർന്നു വളർന്നുവന്നങ്ങനെ കണ്ടതെല്ലാം മാറി; കാണാതോരോന്നു കണ്ടിടാറായി കരളിനും കണ്ണിനും. താരുണ്യമായി മനോഹര ശൈശവം; ചാരുപ്രണയമായ് മംഗലസൗഹൃദം! ഉദ്ധതയൗവനത്തിന്നുണ്ടാരുക മദ്യമതിന്റെ വികാരലഹരിയിൽ ചിത്തം ചിറകു വിടർത്തുന്നിതൊരു ചക്രവാളത്തിനുമപ്പുറത്തെത്തുവാൻ അന്നു സൗഭാഗ്യപരിമളം കൊച്ചല ചിന്നിയടുത്തടുത്തത്തിലോട 14<noinclude></noinclude> 7x8rcc6avnluil2o1c7fzs340qtbtzo താൾ:Sankalpakanthi (Changampuzha).pdf/54 106 83785 243959 2026-06-30T20:29:41Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വൃന്ദാവനത്തിലെ രാധ ഞാനിത്രനാളും ഭജിച്ച നല്ല ഹേമന്തകാലവും വന്നു; ഞാനിത്രനാളും കൊതിച്ചോരെൻ യാനന്ദരാത്രിയും വന്നു; എൻ മനം മാതിരിയിന്നാക്കുളിർ വൃന്ദാവനികയു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243959 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വൃന്ദാവനത്തിലെ രാധ ഞാനിത്രനാളും ഭജിച്ച നല്ല ഹേമന്തകാലവും വന്നു; ഞാനിത്രനാളും കൊതിച്ചോരെൻ യാനന്ദരാത്രിയും വന്നു; എൻ മനം മാതിരിയിന്നാക്കുളിർ വൃന്ദാവനികയും പൂത്തു മാമകപ്രേമമെന്നോണം പുതു കോമളപ്പൈമ്പാൽ നിലാവിൽ മുങ്ങി യാനം കൂലം ചിരിപ്പു 0 കാരോ വികാരങ്ങൾപോലേ, മോ ലോളങ്ങൾ പാടിക്കളി എന്തൊരാകഷണരംഗം, ഫായി തെന്തു നിർമാണരംഗം! # കേൾക്കാൻ കൊതിച്ചാരോ നിലും മട്ടിൽ രാപ്പാടി പാട്ടുപാടുന്നു; എന്തിനോ കോരിത്തരിയ്ക്കാൻ വേണ്ടി മന്ദാനിലനലയുന്നു; തുള്ളിമേഘങ്ങൾ നില വന്നാ 29<noinclude></noinclude> hw8buhhm4fj9jl0isr1q8rj9cmapegm താൾ:Sankalpakanthi (Changampuzha).pdf/68 106 83786 243960 2026-06-30T20:29:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നേരവും കേട്ടു ഞെട്ടുന്നു ഞാൻ ദുർവിധിതൻ ഗഭീരമേഘാരവം ഹാ, തിരശ്ശീല വീണു, തീന്നെങ്കിലൊ am1 നീ ദുരന്തമാം ജീവിത നാടകം പട്ടടത്തി പടന്നെരിയുമ്പോഴും മമൊന്നു കോരിത്തര...' താൾ സൃഷ്ടിച്ചിരിക്കുന്നു 243960 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നേരവും കേട്ടു ഞെട്ടുന്നു ഞാൻ ദുർവിധിതൻ ഗഭീരമേഘാരവം ഹാ, തിരശ്ശീല വീണു, തീന്നെങ്കിലൊ am1 നീ ദുരന്തമാം ജീവിത നാടകം പട്ടടത്തി പടന്നെരിയുമ്പോഴും മമൊന്നു കോരിത്തരിക്കണം. ജന്മജന്മാന്തരങ്ങളിൽക്കൂടിയി കബന്ധങ്ങൾ മൊട്ടിട്ടു നില്ക്കണം മൃത്യ കൊണ്ട് മധുരരാഗാമൃതം പത്തിരട്ടി മധുരീകരിക്കണം. രാഗവും പ്രതിരാഗവും ഭൂമിയി ലേകതാളം ചവിട്ടില്ലൊരിക്കലും. സങ്കല്പകാന്തി ആകയാൽ ഞാൻ വരുന്നതെല്ലാം, സ്വയ മായവണ്ണം സഹിക്കുവാൻ നോക്കുവാൻ മോഹനം തവ സങ്കല്പവിഗ്രഹം ഗാനം ചെയ്യുമെൻ മിഴിനീരിൽ ഞാൻ. കേണുകേ കൊതിച്ചു കൊതിച്ചിലും വാണിടും ഞാൻ വരാഗമോത്സവം. കാണിയും ഞാൻ മുടക്കില്ലൊരിക്കലും പ്രാണനാഥ, മൽപ്രേമസങ്കീർത്തനം! ഞാനബല മൃദുലഹൃദയമ പ്രാണവാരിതം പാഴിലായിതീരുമോ? 43<noinclude></noinclude> k5qxz0588sapw1y2765x4d89v2a3hyu താൾ:Sankalpakanthi (Changampuzha).pdf/46 106 83787 243961 2026-06-30T20:29:48Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പശ്ചിമം, ശാസ്ത്രം നോക്കിപ്പഠിച്ചു, മനുഷ്യൻ രക്തത്തിൽ, മനസ്തോഭം കൂടാതെ നീന്താൻ മാത്രം! തലച്ചോറിനാൽ ജോലിചെയ്തതിന്റെ ഫലം കൊണ്ടു തലച്ചോറിനെത്തന്നെ ചിതറിച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു 243961 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പശ്ചിമം, ശാസ്ത്രം നോക്കിപ്പഠിച്ചു, മനുഷ്യൻ രക്തത്തിൽ, മനസ്തോഭം കൂടാതെ നീന്താൻ മാത്രം! തലച്ചോറിനാൽ ജോലിചെയ്തതിന്റെ ഫലം കൊണ്ടു തലച്ചോറിനെത്തന്നെ ചിതറിച്ചിന്നാൻ മാത്രം! കേവലമൊരു കൊച്ചുമാടപ്രാവിനായ്പ്പോലും ജീവനെദ്ദാനം ചെയ്യാൻ ഭാരതം കാട്ടിത്തന്നു! പൊൻമണിക്കിരീടവും ചെങ്കോലും ദൂരത്തി ദണ്ഡമായലയുവാൻ ഭാരതം കാട്ടിത്തന്നു! കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു. ഭോഗലോലുപത്വത്തിൽ നിന്നനശ്വരമാ ത്യാഗശാന്തിയിലെത്താൻ ഭാരതം കാട്ടിത്തന്നു. പീരങ്കിയാൽ പശ്ചിമ മാറാനാശിച്ചപ്പോൾ ഭാരതമിരുന്നൊരു കൊച്ചോടക്കുഴലൂതി! മതത്തിന്റെ പേരും പറഞ്ഞയയ്യോ, പടിഞ്ഞാറു മനുഷ്യൻ മനുഷ്യനെക്കൊന്നു കൊന്നൊടുക്കുമ്പോൾ, ഭാരതത്തിലെ നീണ്ട താടിക്കാർ, കാട്ടാളന്മാർ പോരെങ്കിൽ, പരിഷ്ക്കാരശൂന്യന്മാർ, കറമ്പന്മാർ നേരിന്റെ നാടും തേടി, സ്നേഹത്തിന്റെ പാട്ടും പാടി, ചാരുവാക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടി ഭൂതലമജ്ഞാനാന്ധകാരത്തിൽക്കിടന്നപ്പോൾ ഗീതയാം വാടാവിളക്ക് നാട്ടിലാളിക്കത്തി ഇന്നിപ്പോൾ വിമാനത്തിൽക്കയറി, ലോകം ചുററി വന്നിടും വെള്ളപ്പരിഷ്ക്കാരത്തിന്റെ മുത്തച്ഛന്മാർ 21<noinclude></noinclude> ivuekayge4i9r2jg1me1jl2boyhe0bj താൾ:Sankalpakanthi (Changampuzha).pdf/30 106 83788 243962 2026-06-30T20:29:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വനദേവത കോട്ടയം സാഹിത്യപരിഷത്തിൽ വായിച്ചത് താമര പൂത്താരപ്പൊയ്കയിൽ നീയന്നൊ ആശാമധുരമാം ഭാവനയിങ്കലൊ മൊട്ടിട്ടുപോയി നിന്നാഗമവേളയിൽ തൊട്ടടുത്തുള്ള മരങ്ങൾ; ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 243962 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വനദേവത കോട്ടയം സാഹിത്യപരിഷത്തിൽ വായിച്ചത് താമര പൂത്താരപ്പൊയ്കയിൽ നീയന്നൊ ആശാമധുരമാം ഭാവനയിങ്കലൊ മൊട്ടിട്ടുപോയി നിന്നാഗമവേളയിൽ തൊട്ടടുത്തുള്ള മരങ്ങൾ; കോകിലകണത്തിലാക്കാൻ മാ കാകളി വന്നു തുളുമ്പി; പല്ലവിതങ്ങളാം ചില്ലകൾ ചൂടിയ വിനടികൾ നിന്നാടി ചുറ്റിപ്പറക്കുവാൻ തോന്നി; മഞ്ഞിലിയിൽ വീണൊരു നൂതന സ്വപ്നമെന്നോണമീ ലോകം പൊടുന്നനെ സാനീയരംഗമായ് മാറി നീലിമ പൂശിയ കാനനരാശിയിൽ നീളെപ്പുളകങ്ങൾ വീശി, 5 3 *<noinclude></noinclude> k1ojopm4j8f4v0n6omoxwpmugo8dcza താൾ:Sankalpakanthi (Changampuzha).pdf/14 106 83789 243963 2026-06-30T20:29:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'XV കൃതിയിൽ ഈ രണ്ടു സ്വഭാവങ്ങളും ഇടകലർന്നിട്ടുണ്ടെങ്കിലും, അതിന്റെ ഘടനയിൽ നാടകീയമായ അംശത്തിനാണ് പ്ര ധാനമുള്ള ത്. ആദശാത്മകമായ യഥാതഥ പ്രസ്ഥാനത്തിൽ Idealistic Realism) ഉൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243963 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>XV കൃതിയിൽ ഈ രണ്ടു സ്വഭാവങ്ങളും ഇടകലർന്നിട്ടുണ്ടെങ്കിലും, അതിന്റെ ഘടനയിൽ നാടകീയമായ അംശത്തിനാണ് പ്ര ധാനമുള്ള ത്. ആദശാത്മകമായ യഥാതഥ പ്രസ്ഥാനത്തിൽ Idealistic Realism) ഉൾപ്പെടുത്താവുന്ന ഒരു കൃതിയാണ് വനദേവത', 'വൃന്ദാവനം', 'വെറും സ്വപ്നം', 'ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം', 'രൂപാന്തരം' മുതലായവ വണ്ണനാപ്രധാന ളായ കൃതികളാണ്. തന്മൂലം അവയിൽ വ്യക്ത്യംശത്തിന്റെ സംക്രമണം അത്ര വിരളമൊന്നുമല്ല. എന്നിരുന്നാലും ആഖ്യാ നരൂപത്തിലുള്ള പ്രതിപാദനം മൂലം വസ്തു പ്രധാന കൃതികളായി പരിഗണിക്കുന്നതാണ അധികം യുക്തമെന്നു തോ വൃന്ദാവനത്തിലെ രാധയും ആ കാലങ്ങളും നാടകീയ സ്വഗതങ്ങളാണ് (Dramatic Monologues). എന്നാൽ ന്ദാവനത്തിലെ രാധയെ Monologue എന്ന സ്വഗതാഖ്യാന ത്തിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ Soliloquy എന്നും ഇംഗ്ലീ ഷിൽ പറയപ്പെടുന്ന ആത്മഗത കാര്യത്തിൽ ചേർന്നതാണു 0000. ഇവ രണ്ടിനും തമ്മിൽ അല്പം അന്തരമില്ലാതില്ല. നാടകീയസ്വയംഭാഷണമെന്ന കാര്യവിഭാഗത്തിൽ ” ഏതെങ്കിലുമൊരു ശ്രോതാവിനേയോ ഒന്നിലധികം ശ്രോ താക്കളേയോ അഭിസംബോധനം ചെയ്തുകൊണ്ടാണു് ഭാഷണം നിർവ്വഹിക്കുന്നത്. എന്നാൽ ആത്മഗത കാര്യത്തിലാകട്ടെ ശ്ര മാവിന്റെ ആവശ്യമില്ല. വക്താവു തന്നോടുതന്നെ പറയുക യാണ് ആത്മഗതകാലത്തിലെ രീതി. രാഗഭിണി', 'വിശുദ്ധരശ്മി', 'താഗീതം' തുടങ്ങി വ ക പ്രധാനങ്ങളായ പ്രേമഗാനങ്ങളാണ്. പദാന ഷ്ഠമെന്ന കാവ്യശാഖയിൽ ഉൾപ്പെടുന്ന കൃതികളിലും കവിയു ടെ വംശം ഏറെക്കുറെ കടന്നുകൂടിയിട്ടുള്ള തായിക്കാണാം. + 2 *<noinclude></noinclude> ser2flfxf40ilx1oe0e720ywvh73xw3 താൾ:Sankalpakanthi (Changampuzha).pdf/106 106 83790 243964 2026-06-30T20:29:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി മിന്നാമിനുങ്ങുകൾ മിന്നിയാൽ നീങ്ങുമോ, മന്നിൽ നിറഞ്ഞീടുമന്ധകാരം? ലോകപ്രശംസ തൻ മുൾച്ചെടിക്കാട്ടിൽ നീ യകനായെത്രയലഞ്ഞു പുററി എന്നിട്ടും, മാനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243964 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി മിന്നാമിനുങ്ങുകൾ മിന്നിയാൽ നീങ്ങുമോ, മന്നിൽ നിറഞ്ഞീടുമന്ധകാരം? ലോകപ്രശംസ തൻ മുൾച്ചെടിക്കാട്ടിൽ നീ യകനായെത്രയലഞ്ഞു പുററി എന്നിട്ടും, മാനങ്ങളായിരം ന്നിട്ടും, നീ കഷ്ടമെന്തു നേടി? സീത പ്രതാപം വിരൽത്തുമ്പാൽ നിർമ്മിച്ചോ അതോ ചില ജലരേഖമാത്രം! നേരിട്ടതു നോക്കിപ്പുഞ്ചിരികൊള്ളുന്നു ചാരത്തു നിന്നും ശവകുടീരം അത്രയ്ക്കു സഹ്യമാമായിരം ചിന്തക കൊത്തുന്നെൻ മനം നീറിടുമ്പോൾ, എത്ര തുടയ്ക്കിലും തോരാതെ പിന്നെയും കണ്ണിൽ തുളുമ്പിടുമ്പോൾ, താ കൂരിരുൾ മൂടുമെൻ ജീവിതവീഥിയി ലാതൊരു സാന്ത്വനരശ്മി വീശും ആലംബഹീനൻ ഞാനാ, ജഗത്തിനി ലാരാൽ ഇന്നാരെന്നെയുദ്ധരിയ്ക്കും? * തോടും പുഴകളും പിന്നിട്ടൊരായിരം കാടും മലകൾക്കും ദൂരെയൊ, ഉന്നതസൗഭാഗ്യശൃംഗത്തിൽ മിന്നുമ്പോ നൊന്നാ മോ, നിമ്മലേ നീ? 81<noinclude></noinclude> 8yockaeg09z7ot3siyrcky26dy1lc5y താൾ:Sankalpakanthi (Changampuzha).pdf/62 106 83791 243965 2026-06-30T20:30:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആദിത്യാരാധന പൂതമാം ചൈതന്യത്തിൻ പൊൻ വിളക്കുമായെത്തും. ശ്രീതാവും നവജീവദാതാവേ, സവിതാ അന്ധകാരത്തിങ്കൽനിന്നുണരും മായാലോകം നിൻ തിരുമുമ്പിൽ കൂപ്പുകൈയുമായ് നി...' താൾ സൃഷ്ടിച്ചിരിക്കുന്നു 243965 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആദിത്യാരാധന പൂതമാം ചൈതന്യത്തിൻ പൊൻ വിളക്കുമായെത്തും. ശ്രീതാവും നവജീവദാതാവേ, സവിതാ അന്ധകാരത്തിങ്കൽനിന്നുണരും മായാലോകം നിൻ തിരുമുമ്പിൽ കൂപ്പുകൈയുമായ് നില്ക്കു മൂകം. കമ്മസാക്ഷിയാം സ്വാമിൻ, ഭഗവൻ, ഭവൽസ്പർശം ബ്രഹ്മാണ്ഡത്തിനു പുത്തൻ പുളകോൽഗമം ചേർ തുച്ഛമാം തൃണം പോലും മുത്തണിത്തല പൊക്കി സ്വച്ഛന്ദം, ദിവസം നോക്കിനില്ക്കുന്നു നി മലയും കുന്നും കാടും നിന്നിൽനിന്നുതിരുന്ന മഹനീയാംശുക്കൾ തൻ കോടീരം ചൂടി, ദൂരത്തു ദൂരത്തനാദ്യന്തമായ മയമായ് താരകാപഥത്തിന്റെയുമ്മ വെച്ചതാ, നില മറുഭാഗത്തോ, മഹാസാഗരം ഗഭീരം നിൻ ജീവികൾ സമസ്തം നിൻവെളിച്ചം കുടിച്ചാ ശ്രീവിലാസത്താൽ നിന്നെത്തി പത്തും പേർത്തും.. ജീവനും വെളിച്ചവും ശാന്തിയുമല്ലാതില്ല ദേവ, നിൻ സമാഗമമംഗള രംഗത്തിങ്കൽ മരണത്തിന്റെ മാറാലയെല്ലാം മാറി മഹിത ജ്യോതി, നീ ജീവിതം നീട്ടിക്കാട്ടി 37 5 *<noinclude></noinclude> 1xusm3r7c2mujlyzkoky27bom1unlss താൾ:Sankalpakanthi (Changampuzha).pdf/73 106 83792 243966 2026-06-30T20:30:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രൂപാന്തരം കുളിരിളം മാലോലമായുന്തിയിൽ കുസുമായൊരുമിച്ചു ഞാൻ വാണിതാ വാടയിൽ അതിമധുരമാ രംഗമിന്നു മോക്കുമ്പോഴും പരിമൃദുലമാനസം നീറുന്നു മാമകം. കുസുമിതലതാളിയാല...' താൾ സൃഷ്ടിച്ചിരിക്കുന്നു 243966 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രൂപാന്തരം കുളിരിളം മാലോലമായുന്തിയിൽ കുസുമായൊരുമിച്ചു ഞാൻ വാണിതാ വാടയിൽ അതിമധുരമാ രംഗമിന്നു മോക്കുമ്പോഴും പരിമൃദുലമാനസം നീറുന്നു മാമകം. കുസുമിതലതാളിയാലാവതാരമ്യയായ് ചാമരവികിരണഗണകനകമയകാന്തിയിൽ കരൾ വരുമലസതയോടാറാടിനില്ല, അവിടെയൊരു വെൺകുളിർക്കല്ലിലിരുന്നിരു നിശിതാന്തരായ് ഞങ്ങളിരുവരും പരിണത ശുഭാനുരാഗത്തിൽപ്പൊതിഞ്ഞതാം പലപല രഹസ്യങ്ങൾ കൈ മാറിയങ്ങനെ സമയശുകി ദൂരെപ്പറന്നു ചെല്ലും വരെ സസുഖമവിടെത്തന്നെ മേവിനാർ ഞങ്ങളും. അരുണനകളെപ്പോയ്മറഞ്ഞു; വെൺപൂനിലാ മലരുചി വീശിപ്പണിതെല്ലാടവും. മതിസുഖദ ഗാനം പകർന്നു മധുരമായ്. 48<noinclude></noinclude> 437ol0dls6fnzbgo0do0vgikdmo3p4r താൾ:Sankalpakanthi (Changampuzha).pdf/9 106 83793 243967 2026-06-30T20:30:09Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവശ്യം ആവശ്യമായ viii ദത്തിനും പ്രതിപാദനോപാധിയും തമ്മിൽ സകലകലകളിലും സമുചിതബന്ധത്താൽ കൂടി, അഥവാ പൊരുത്തത്താൽ ടി, സമലംകൃതമായിരിയ്ക്കുന്നതാണ്. ഭാവത്തിൻറയോ അനു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243967 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അവശ്യം ആവശ്യമായ viii ദത്തിനും പ്രതിപാദനോപാധിയും തമ്മിൽ സകലകലകളിലും സമുചിതബന്ധത്താൽ കൂടി, അഥവാ പൊരുത്തത്താൽ ടി, സമലംകൃതമായിരിയ്ക്കുന്നതാണ്. ഭാവത്തിൻറയോ അനുഭവത്തിന്റേയോ പ്രതിഫലനം വികാര തീക്ഷ്ണതയാൽ നിറംപിടിപ്പിയ്ക്കുകയും, ഹൃദയസ്പർശകമാക്കിച്ചമ യ്ക്കുകയും ചെയ്യുന്നതാണ് കലാപരമായ അതിൻ പ്രക 6m ഭാവാത്മകകാവ്യശാഖയുടെ ജീവൻ ഏവംവിധം വ്യക്തി ത്വത്തെ ആശ്രയിച്ചാണ് സ്ഥിതിചെയ്യുന്നതെങ്കിലും, ഇന്നിതു വരെ ലോകത്തിലുണ്ടായിട്ടുള്ള സ്വച്ഛന്ദ ഗീതങ്ങളിൽ ഭൂരിഭാഗ വും കേവലം വ്യക്തിപരമെന്നതിനേക്കാൾ മാനവലോക ഒന്നാകെ സമാശ്ലേഷിയ്ക്കുന്ന സാർവത്രിക ഭാവങ്ങളെയാണ ന്നതെന്നും, അക്കാരണത്താൽ ഓരോ വായനക്കാരനും സ്വന്ത നിലയിൽ പരിപൂർണ്ണമായി ഭാഗഭാക്കാകുവാൻ സാധിക്കുന്ന അ നുഭവങ്ങളുടേയും വികാരങ്ങളുടേയും പ്രകാശനമാണ് അവയിൽ കണ്ടെത്തുന്നതെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സന്ദഭങ്ങളിൽ നമുക്കു കവിയുടെ സ്ഥാനത്തു ന പ്രതിഷ്ഠിക്കേണ്ടതായി വരുന്നില്ല; കാരണം, അദ്ദേഹം ന മ്മുടെ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ഠിച്ചിട്ടുണ്ടായിരിയ്ക്കുമെന്നു ഇതാണ്. പോരെങ്കിൽ, വ്യക്തിപരമായിട്ടുള്ളതിനെക്കാൾ സാ മൂഹ്യമായിട്ടുള്ള ഗീതികാവ്യങ്ങൾ വിശ്വസാഹിത്യത്തിൽ ഒട്ടധി കം ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതായും കാണുന്നു. സാഹിത്യോൽപ ത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങളിലേയ്ക്കിറങ്ങിച്ചെല്ലുമ്പോൾ, വ്യക്തിയുടേതിനേക്കാൾ ജനസമൂഹത്തിന്റെ വികാരങ്ങൾക്കു ബാഹ്യരൂപം കൊടുക്കുവാനുള്ള അഭിനിവേശത്തിൽ നിന്നാണു കവിത കിളുത്തിട്ടുള്ള തെന്നും അനുമാനിയ്ക്കുവാനേ വഴി കാണുന്നു . കാവ്യമണ്ഡലത്തിൽ ഇന്നു കവിയുടെ ആത്മാംശത്തിൻറ ബാഹുല്യവും സാമൂഹ്യാംശത്തിന്റെ വൈരള്യവുമാണ് ദൃശ്യമാ<noinclude></noinclude> mawiixj49z7c2equrfdj95xp4lw9hnh താൾ:Sankalpakanthi (Changampuzha).pdf/25 106 83794 243968 2026-06-30T20:30:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്ഷണികപ്രശം തൻ കോടീര ക മണിയുണ്ടെനിയൊരു നാളും; അപഹസിച്ചോട്ടെടുന്ന ലോകം കവനസ്വരൂപിണി, സംതൃപ്തനാണു നിൻ കമിതാവായ നിലത്തിൽ ഞാനെന്നും cua' താൾ സൃഷ്ടിച്ചിരിക്കുന്നു 243968 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ക്ഷണികപ്രശം തൻ കോടീര ക മണിയുണ്ടെനിയൊരു നാളും; അപഹസിച്ചോട്ടെടുന്ന ലോകം കവനസ്വരൂപിണി, സംതൃപ്തനാണു നിൻ കമിതാവായ നിലത്തിൽ ഞാനെന്നും cua<noinclude></noinclude> 4m19u3p9xauuomrguizyxw8uwaz16of താൾ:Sankalpakanthi (Changampuzha).pdf/40 106 83795 243969 2026-06-30T20:30:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ഞാനഭിമാനിച്ചു, ജീവിത മാനന്ദ ഗാനസങ്കേതമാണെന്നു വിഭ്രാന്തിയാൽ ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടുമ സാക്ഷം തുളുമ്പിയ നാളുകൾ സ്നേഹത്തിനം വ്യസനമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243969 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ഞാനഭിമാനിച്ചു, ജീവിത മാനന്ദ ഗാനസങ്കേതമാണെന്നു വിഭ്രാന്തിയാൽ ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടുമ സാക്ഷം തുളുമ്പിയ നാളുകൾ സ്നേഹത്തിനം വ്യസനമെന്നാണെന്നു സ്നേഹിച്ചു ലോകത്തിൽനിന്നു പഠിച്ചു ഞാൻ. നീതി'യെന്നിൽ കൊരത്താണി, നിന്ദ്യമാ മേതത്തിനും ഭാരമിറക്കുവാൻ. പുഞ്ചിരികൊണ്ടു പുറംചട്ടയിട്ടതു വഞ്ചനകൾക്കും നടന്നിടാം നിഭയം സത്യവും ധർമ്മവും ത്യാഗവും രാഗവു മന്യങ്ങളാമക്കെട്ടുകൾ; നിസ്സാരതയോ, സ്വയംകൃതാനമാ - സാത്വികത്വം വിവരമില്ലായ്മയും! ഞാനവയെന്നിൽ വലത്തുവാൻ നോക്കിയ താണെനിയ്ക്കിന്നീ വിപത്തിനു കാരണം അന്ധകാരത്തിലധക യോഗ ചിന്തകൾക്കായ് വാതിലും തുറന്നിട്ട ഫോ ശുദ്ധാന്തമുഗ്ദ്ധയായ് നില്ല, മലീമസ വൃത്തയാകും സമുദായ ശ്യാം ഗി ഹാ, ദുഷിപ്പിച്ചു സമസ്തമെന്നിട്ട് കാശവാദം മുക്കുന്നു വീരൂപം. പോകട്ടെ, തോഴി, പഴഞ്ഞാലതിരില്ല ശോകത്തിലയോ, ദഹിയ്ക്കുന്നിതെൻ മനം 16<noinclude></noinclude> tw95j4oejjz3grv0oy7vsm6gvgpwes8 താൾ:Sankalpakanthi (Changampuzha).pdf/55 106 83796 243970 2026-06-30T20:30:17Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ചേതനകൾ വിടരും മട്ടി ലതിനോ നോക്കി രസിയ്ക്കാൻ നേരിയ മരം തൂകി നി പാരിജാതപച്ചിലകൾ; പ്രേമലഹരി പുണരുന്നാരെ ന്നോമൽ പ്രതീക്ഷകൾ പോലെ! തെന്തു നിർവ്വാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243970 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ചേതനകൾ വിടരും മട്ടി ലതിനോ നോക്കി രസിയ്ക്കാൻ നേരിയ മരം തൂകി നി പാരിജാതപച്ചിലകൾ; പ്രേമലഹരി പുണരുന്നാരെ ന്നോമൽ പ്രതീക്ഷകൾ പോലെ! തെന്തു നിർവ്വാണതരംഗം! * * കാടിന്റെ പച്ചമനസ്സിൽനിന്നൊ രോടക്കുഴൽ വിളി കേൾപ്പൂ -- കാൽ പ്രണയം തുളുമ്പും നല്ലൊ രോടക്കുഴൽ വിളി കേൾ x21; കാരണമെന്തിതാ, പെട്ടെന്നെൻ കാലുറയ്ക്കാതാകുന്നല്ലോ! ഹാ, മത്തനുലത പെട്ടെന്നൊരു രോമാഞ്ചമായിക്കഴിഞ്ഞു. അക്ഷയജ്യോതിസ്സണിഞ്ഞെൻ ജീവൻ നക്ഷത്രംകൊണ്ടു നിറഞ്ഞു വിസ്മയമാറ്റം ഞൊടിയിൽ ഞാനി വിശ്വത്തേക്കാളും വളർന്നു തന്ത്ര നിർമാണരംഗം! 80<noinclude></noinclude> n6q5ckdibkhs1vlo8f8l8a5qufbtslz താൾ:Sankalpakanthi (Changampuzha).pdf/69 106 83797 243971 2026-06-30T20:30:20Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി എന്നിലുള്ളാരെന്നാശാ കുരങ്ങൾ പോൽ മിന്നി മിന്നിത്തെളിയുന്നു താരകൾ. അതാ, രാഗപീയൂഷമെന്നപോൽ ചന്ദ്രലേഖ പൊഴി മന്ദസ്മിതം. ഹാ, മനോജ്ഞലതാനികുഞ്ജങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു 243971 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി എന്നിലുള്ളാരെന്നാശാ കുരങ്ങൾ പോൽ മിന്നി മിന്നിത്തെളിയുന്നു താരകൾ. അതാ, രാഗപീയൂഷമെന്നപോൽ ചന്ദ്രലേഖ പൊഴി മന്ദസ്മിതം. ഹാ, മനോജ്ഞലതാനികുഞ്ജങ്ങളിൽ പ്രേമഗാനം പകരുന്നു രാക്കുയിൽ. സർവ്വവും ഭദ്രമൊന്നു മജീവിത സമേ, നീയുമെന്നടുത്തെത്തുകിൽ 41<noinclude></noinclude> 9v364ebx44voiqz9xquqsxs9jle3m6n താൾ:Sankalpakanthi (Changampuzha).pdf/83 106 83798 243972 2026-06-30T20:30:24Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആദശശുദ്ധിയിൽ നീ കിടന്നു. ആദശശുദ്ധിയിൽ നീ വന്നു. ആശശുദ്ധിയിൽ നീ പൊലിഞ്ഞു, ആദശശുദ്ധിയിൽ നീ കരിഞ്ഞു. എന്തെല്ലാമാരെല്ലാമോതിയാലും പൊൻതാരമായി നീ മിന്നുമെന്നും ന...' താൾ സൃഷ്ടിച്ചിരിക്കുന്നു 243972 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആദശശുദ്ധിയിൽ നീ കിടന്നു. ആദശശുദ്ധിയിൽ നീ വന്നു. ആശശുദ്ധിയിൽ നീ പൊലിഞ്ഞു, ആദശശുദ്ധിയിൽ നീ കരിഞ്ഞു. എന്തെല്ലാമാരെല്ലാമോതിയാലും പൊൻതാരമായി നീ മിന്നുമെന്നും നിഷ്ഠലോകമേ, നീയിനിയും നിന്മനോവമെടുത്തു നീയ പൊമ്പാളത്തിന്റെ കഴുത്തരിഞ്ഞു വിപ്രഭാവമേ, നീയതിന്റെ രക്തമൂറ്റിക്കുടിച്ചു നിന്നു. നിസ്സഹായതമേ, നീയതിനെ നിത്യനിരാശയിൽച്ചുകൊന്നു. നാണയത്തുട്ടുകളെണ്ണി നോക്കി, പ്രാണനെ പ്രാണനിൽ നിന്നകറി, ത്രാസുമായ് നില്ക്കുന്നു മാനുഷത്വം ഹാ സമുദായമേ, നീയളക്കാൻ. നന്മയും തിന്മയും വേർതിരിയ്ക്കാൻ നിന്നെപ്പോലുള്ളവരെ കായം? ആയിരം കൊല്ലം തപസ്സുചെയ്താ ലായത്തമാകാത്ത രത്നമല്ലേ, മിത്ഥ്യാഭിമാനിയാം നീയെടുത്താ കൃത്യവിലേയ്ക്കു വലിച്ചെറിഞ്ഞു 58<noinclude></noinclude> se6wgwl402asb392gyzid86wcy6utw6 താൾ:Sankalpakanthi (Changampuzha).pdf/47 106 83799 243973 2026-06-30T20:30:29Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി പച്ചമാംസവും കടിച്ചു വെള്ളവും കുടി ശ്രമം ഗുഹയ്ക്കുള്ളിലുറങ്ങിക്കിടന്നപ്പോൾ, ഇക്കൊച്ചുരാജ്യത്തിന്റെയോരോരോ ഞരമ്പിലു മുൽക്കൃഷ്ടസംസ്കാരത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു 243973 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി പച്ചമാംസവും കടിച്ചു വെള്ളവും കുടി ശ്രമം ഗുഹയ്ക്കുള്ളിലുറങ്ങിക്കിടന്നപ്പോൾ, ഇക്കൊച്ചുരാജ്യത്തിന്റെയോരോരോ ഞരമ്പിലു മുൽക്കൃഷ്ടസംസ്കാരത്തിന്റെ സ്പന്ദനമോളം വെട്ടി അത്രമേലനാദ്യമായ ഭാരതത്തിന്റെ നിസ്തുലകലാപ്രേമം സങ്കല്പമായം കൂട്ടി, മാനവസംസ്കാരത്തിന്റെ ഭിത്തിമേലൊരിയ്ക്കലും മായാത്ത ചിത്രമൊന്നു വരച്ചു വൃന്ദാവനം. പ്രണയപ്രശോഭനം, തത്ത്വസമ്പന്നം, ലസൽ പ്രതിഭാവിലാസത്താൽ പ്രസന്നം, പ്രഭാപൂണ്ണം, അത്രമേലവഗാഹം മാത്രമേലന മത്രമേലാരാധനീയാശയോ ലം മക്കളിപ്പൂങ്കാവനം, ജയി-വൃന്ദാവനം. 22<noinclude></noinclude> ez4aqbyzushvlt9zx6lsr291rtyttss താൾ:Sankalpakanthi (Changampuzha).pdf/31 106 83800 243974 2026-06-30T20:30:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി കാടക്കുഴലും വിളിച്ചുകൊണ്ട് നായ് കൊച്ചാട്ടിടയനുമെത്തി. സുന്ദരമാ വനം പ്രമാം വൃന്ദാവനം തന്നെയായി കോമളഗാനങ്ങൾ കോരിച്ചൊരിയുവിൻ, കോകിലജാലമേ, നി...' താൾ സൃഷ്ടിച്ചിരിക്കുന്നു 243974 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി കാടക്കുഴലും വിളിച്ചുകൊണ്ട് നായ് കൊച്ചാട്ടിടയനുമെത്തി. സുന്ദരമാ വനം പ്രമാം വൃന്ദാവനം തന്നെയായി കോമളഗാനങ്ങൾ കോരിച്ചൊരിയുവിൻ, കോകിലജാലമേ, നിങ്ങൾ ആനന്ദനത്തനമാടുവിൻ മേലും മേൽ, നനാലതകളേ, നിങ്ങൾ ഉല്ലസൽ സൗരഭം വാരി വീശിടുവിൻ, ഫലപുഷ്പങ്ങളേ, നിങ്ങൾ അപ്രതിമാല, മിപ്രണയോത്സവം സ്വപ്നസമാഗമ കാലം; സമാഗമകാലം; നിർതികൊണ്ടു നിറം പിടിപ്പിക്കുവാൻ നിങ്ങളെല്ലാവരും വേണം തെന്നലൊന്നെങ്ങാൻ തൊട്ടാൽ മൊട്ടിട്ട് മുല്ലയെ പ്പോല നാണംകുണുങ്ങി അങ്ങിയവളൊരു കണ്ടിട്ടുമായതു കാണാത്ത ഭാവത്തി ലിൽ നടിച്ചവൻ നിന്നു. ഹാ, വനദേവതേ നീ? എന്ന നാലാതിപ്പെട്ടുന്നു:<noinclude></noinclude> qmr3lfe6lk20drellqp8gw169lj2jpq താൾ:Sankalpakanthi (Changampuzha).pdf/15 106 83801 243975 2026-06-30T20:30:37Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xvi ഇത് ആവക കൃതികളുടെ സാരമായ ന്യൂനതയായിക്കണക്ക കാമോ എന്ന കായം സംശയമാണ്. പ്രതിപാദവസ്തുവിനോ ടുള്ള ഉൽക്കടമായ അഭിനിവേശംമൂലം കവിയുടെ വ്യക്തി തനും അതിലൂ ടെ പ്രതിഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243975 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>xvi ഇത് ആവക കൃതികളുടെ സാരമായ ന്യൂനതയായിക്കണക്ക കാമോ എന്ന കായം സംശയമാണ്. പ്രതിപാദവസ്തുവിനോ ടുള്ള ഉൽക്കടമായ അഭിനിവേശംമൂലം കവിയുടെ വ്യക്തി തനും അതിലൂ ടെ പ്രതിഫലിതമാകുന്നെങ്കിൽ അതു വികമാണെന്നു പറയാവുന്നതല്ലല്ലോ. ഗീതികാവ്യങ്ങളെക്കുറിച്ചു ലഘു വിമാനരൂപത്തിലുള്ള ഈ മുഖവുരയുടെ നിമ്മാണത്തിൽ കോഡ് ബുക്ക്, ആബർ ക്രോംബി, ഹഡ്സൺ, എഡ്മൺഡ് ഗൂസ്, സെയിന്റ്സ്ബ റി, മാത്യു ആർനോൾഡ്, ലേയാണ് തുടങ്ങിയ പാശ്ചാത വിമർശകന്മാരോടു ഞാൻ അത്യധികം കടപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഏഴു കൊല്ലത്തെ എന്റെ സാഹിത്യജീവിത ത്തിൽ എന്റെ പദ്യകൃതികളുടെ സമാഹാരങ്ങളായി പല ഗ്ര ങ്ങളും പ്രകാശിതങ്ങളായിട്ടുണ്ടെങ്കിലും എനിക്കു പ്രത്യേക മൊരു മമത തോന്നിയിട്ടുള്ളതും ഈ നൂതനപ്രസിദ്ധീകരണ ത്തോടാണെന്നു തുറന്നു പറഞ്ഞു കൊള്ളട്ടെ. ഇതിലടങ്ങിയിട്ടുള്ള കവിതകളുടെ മെച്ചം കൊണ്ടല്ല. നേരെ മറിച്ചു നിസ്സാരങ്ങളെങ്കി ലും അതവാ പ്രകടനപരങ്ങളായ അവയെ ഞാൻ മന സാ നിത്യവും ആരാധിക്കുന്ന ഒരു മഹാത്മാവിന്റെ പാദങ്ങ ളിൽ സമപ്പണം ചെയ്യുവാനുള്ള ഭാഗ്യസിദ്ധികൊണ്ടാണ തോന്നൽ എനിക്കുണ്ടായിട്ടുള്ളതെന്നു പ്രത്യേകം പ്രസ്താവിക ണ്ടിയിരിക്കുന്നു. സൗഭാഗ്യത്തിന്റെ സമുന്നതസോപാനത്തിൽ സമുല്ലസിക്കുന്ന ക്യാപ്റ്റൻ വി. പി. തമ്പി അവർകളുടെ ദായത്തിന്റെ തണലിലാണ് എന്റെ വിദ്യാത്ഥി ജീവിതം പ പിച്ചിട്ടുള്ളത്. അദ്ദേഹത്തിനും എന്നോടുള്ള അതിരറ്റ വാ ലവും മാനവും പലപ്പോഴും എന്നെ പുളകം കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹം സമയം എനിക്കു നല്കുന്ന പ്രോത്സാഹനങ്ങൾക്കും സ മായങ്ങൾക്കും കൃതജ്ഞതാപരമായ എന്റെ ഹൃദയം മാ<noinclude></noinclude> 0pp0w38u0h6n0iz74q8is66kgw21j4d താൾ:Sankalpakanthi (Changampuzha).pdf/107 106 83802 243976 2026-06-30T20:30:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പ കാന്തി ഇല്ല, നീയാക്കുകയില്ലെനിയെങ്കിലു മില്ലതിലേതും പരിഭവവും! ഒന്നിച്ചു തോളിൽ പിടിച്ചു നടന്നവ അന്യരായ് മാറുന്നതാണു ലോകം! ഒന്നിച്ചൊരാത്മാവിലൊട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 243976 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പ കാന്തി ഇല്ല, നീയാക്കുകയില്ലെനിയെങ്കിലു മില്ലതിലേതും പരിഭവവും! ഒന്നിച്ചു തോളിൽ പിടിച്ചു നടന്നവ അന്യരായ് മാറുന്നതാണു ലോകം! ഒന്നിച്ചൊരാത്മാവിലൊട്ടിപ്പിടിച്ചവ രാധ്യാന്യം ഹിംസിച്ചതാണുലകം! കാക്കകളും മാണിക്കമാക്കുവാൻ, കക്കയായ് മാണിക്യക്കല്ല മാറാൻ, കെഴും കാലം, ചിന്തിയ്ക്കും തോറുമ തത്ഭുതമാണു നിന്നിന്ദ്രജാലം! ആനന്ദദേവത, നീ പോയ നാൾ മുതൽ മാനസത്തോപ്പിലിരുട്ടു മൂടി. അന്നു നീ കണ്ട സുരഭില ന രൊന്നൊന്നായൊക്കെ കൊഴിഞ്ഞുപോയി. മേലില വനം പൂക്കണമെങ്കിൽ നിൻ കാലടിപ്പാടുകൾ ചൂടി വേണം. നിന്നാഗമവും കൊതിച്ചു ഞാനിങ്ങനെ നിന്നിടുമെന്നുമിരികളിൽ വല്ല കാലത്തു മതിലൊരു നേരിയ കൊള്ളിയാൻ വീശില്ലെന്നാണറിയാം? താള താണ്ഡവമാടിയാലും, 82<noinclude></noinclude> dgbj23f0njj6iuxh4ivwsgkahuy5bg1 താൾ:Sankalpakanthi (Changampuzha).pdf/63 106 83803 243977 2026-06-30T20:30:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ചിതയിൽ മഞ്ഞിനാൽ നീക്കണം വീഴ്ത്തി, നിലയാണാത്താരം നിൻമുൻപിൽ, പ്രണാമത്തിൽ നിസ്തുലോപഹാരവുമേന്തിക്കൊണ്ടാശകൾ ശാശ്വതവിശ്വപ്രഭാസാരമേ, നിന്നാൽ സു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243977 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ചിതയിൽ മഞ്ഞിനാൽ നീക്കണം വീഴ്ത്തി, നിലയാണാത്താരം നിൻമുൻപിൽ, പ്രണാമത്തിൽ നിസ്തുലോപഹാരവുമേന്തിക്കൊണ്ടാശകൾ ശാശ്വതവിശ്വപ്രഭാസാരമേ, നിന്നാൽ സുഖ ശാദ്വലസമൃദ്ധമാണെന്നുമീ മരുഭൂമി! പച്ചനീരാളം പുതപ്പിച്ചു, നീ വരളുന്ന നെൽച്ചെടിപ്പാടങ്ങൾതൻ നഗ്നത മറയ്ക്കുന്നു. മുകിൽ മാലയാൽ നീലമേലാപ്പു കെട്ടിത്തൂക്കി മുകളിൽ വഷത്തിന്റെ പന്തൽ നീയൊരുക്കുന്നു. ഹേമന്തത്തിനെക്കൊണ്ടു ചന്ദനക്കുളിർമയും, പൂവസന്തത്താൽ സുഷമാസമൃദ്ധിയും, ശിശിരത്തിനെക്കൊണ്ടു പുളകപ്പൂമാലയും, നിശയെക്കൊണ്ടു നിത്യമാനന്ദസുഷുപ്തിയും, ഗ്രീഷ്മത്താൽ പ്രതാപവും ശക്തിയും ജഗത്തിനു ഭീഷ്മതേജസ്സ്, ഭവാൻ സമയം ദാനം ചെയ്തു. വിഗതാലസം തേജോഗോളങ്ങളെല്ലാം കാത്തു ഭഗവൻ, ഭവാൻ മേൽ വിജയിച്ചരുളുന്നു. അവിടന്നുണവിന്റെ കോവിലിൽ, ഞങ്ങൾക്കെല്ലാ വിരാമോന്മേഷത്തിന്റെ നിർവൃതി കൊളുത്തുന്നു. ! ഉറങ്ങില്ല,റങ്ങില്ല ഞങ്ങളിനിയും മുന്നോ ട്ടൊരുങ്ങിയിറങ്ങുകയായിതാ വീണ്ടും ഞങ്ങൾ 88<noinclude></noinclude> rzm7mwrqt4k61rato7vv4i2lbkvath8 താൾ:Sankalpakanthi (Changampuzha).pdf/74 106 83804 243978 2026-06-30T20:30:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സംസരസായ ലോലയായവ അരികിൽ വിലസീടുമാ ലാവണ്യരശ്മിയെ കരിനിഴലിൽ മൂടുവാൻ അയ്യോ, നടുങ്ങി ഞാൻ കരൾ പതറിയെങ്ങൻ മനുഷ്യത്വമെങ്ങു പോയ് രണ്ട് * അകലയത, നിങ്ങൾക്കു കാണാം, വിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243978 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സംസരസായ ലോലയായവ അരികിൽ വിലസീടുമാ ലാവണ്യരശ്മിയെ കരിനിഴലിൽ മൂടുവാൻ അയ്യോ, നടുങ്ങി ഞാൻ കരൾ പതറിയെങ്ങൻ മനുഷ്യത്വമെങ്ങു പോയ് രണ്ട് * അകലയത, നിങ്ങൾക്കു കാണാം, വിശുദ്ധയാ മരുമസ്ഥിമാടം മഹാഭീകരം! - അരുതരുതു കാണുവാൻ, ഹാ കഷ്ട,മിനി ഇവിടെയെരിയുന്നൊരാ ദീപാങ്കുരം. ഉരുകിടുകയല്ലിയറയ്ക്കുള്ളിലി ന്നൊരു പരമനിലപ്രമായ മാനസം മതി, കനകദീപമേ, നീ പഴിയ്ക്കായിലും മലിനതരമായൊരെൻ സന്തപ്ത ജീവിതം ഇതിനൊരു ശാന്തി മറ്റെന്താണ് നശി ചിതയിൽ മമ ചിത്തം ദഹിപ്പിപ്പതെന്നിയേ എവിടെ മമ പാതകം മൂടിവയ്ക്കുണ്ടു ഞാ നവനിലഭയം തരുന്നില്ലൊരു ദിക്കിലും! അയി കനകദീപിക, ചഞ്ചലമാലയാൽ സ്വയരികിലോയെന്നെ നീ വിളിയ്ക്കുന്നുവോ? ശരി വരികയായിതാ, നിന്നടുത്തേയ്ക്കു ഞാ നൊരു നിമിഷമെന്നെ നീ കാത്തുനില്ക്കേണമേ? 49<noinclude></noinclude> mi6kemhq3vnwjtt78ktmgc3rivz04p9 താൾ:Sankalpakanthi (Changampuzha).pdf/10 106 83805 243979 2026-06-30T20:30:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ix കുന്നത്. ആധുനികലോകത്തിൽ വ്യക്തിത്വത്തിനു പരമപ്രധാ നമായ സ്ഥാനവും അജയുമായ പ്രാബല്യവും സിദ്ധിച്ചിട്ടുള്ള താ ണിതിനു കാരണം. ധ്യാനപരങ്ങളും തത്ത്വചിന്താപ്രധ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243979 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ix കുന്നത്. ആധുനികലോകത്തിൽ വ്യക്തിത്വത്തിനു പരമപ്രധാ നമായ സ്ഥാനവും അജയുമായ പ്രാബല്യവും സിദ്ധിച്ചിട്ടുള്ള താ ണിതിനു കാരണം. ധ്യാനപരങ്ങളും തത്ത്വചിന്താപ്രധാനങ്ങളു മായ കാവ്യങ്ങൾ (Meditative and Philosophical Poems), അമ്മ നാലാപങ്ങൾ (Odes) അഥവാ ധമ്മ കീർത്തനങ്ങൾ, വിലാ പകാവ്യങ്ങൾ (Elegies) ആദിയായി പല കാവ്യവിഭാഗങ്ങളും ഈ ശാഖയിൽ ഉൾപ്പെടുന്നുണ്ട്. സങ്കല്പകാന്തിയിലെ ഭൂരിഭാഗം കൃതികളും കത്തിപ്രധാനങ്ങ ളാണ് ആദ്യംതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ കാ ന', 'സൗന്ദര്യപൂജ', 'തിരുമുൽക്കാഴ്ച', 'ഗുരുപൂജ', 'എന്റെ ഗു രുനാഥൻ' എന്നീ കൃതികൾ അച്ചനാലാപങ്ങൾ ആണ്. ഈ വിഭാഗത്തിന്റെ സ്വഭാവം അല്പമൊന്നു സൂചിപ്പിയ്ക്കാം. "ഓഡ്' എന്നും ഇംഗ്ലീഷിൽ പറയപ്പെടുന്ന ഗീതികാവ്യം പ്രൗഢമായ ഒരു വക ധമ്മ കീർത്തനമാണ്. സംഗീതയന്ത്രങ്ങളു ടെ സഹായത്തോടുകൂടി ആലപിയ്ക്കപ്പെടുകയെന്നതായിരുന്നു ആ ദിക്കാലത്ത് ഇതിന്റെ ഉദ്ദേശമെന്നുള്ള തു സ്പഷ്ടമാണ്. ഈ ഗാ നവിശേഷത്തിന്റെ പ്രഭവസ്ഥാനം ഗ്രീസാകുന്നു. വനഗാന ത്തിനു പ്രധാനമായി രണ്ടു മഹാവിഭാഗങ്ങളുണ്ടു്: ഒന്നും കവിയു ടെ ആത്മപ്രകടനം; മാതു് അദ്ദേഹത്തിന്റെ അനുഗാമിക ളായ, സുശിക്ഷിതണിയാജ്ജിച്ചിട്ടുള്ള, നൽകസംഘത്തി ൻ ഒത്തൊരുമിച്ചുള്ള ആലാപം. കാലഗതിയിൽ ഈ രണ്ടു ശാ വയും ഒന്നുപോലെ അച്ചനാലാപങ്ങളായി പരിണമിക്കുകയാ ണ് ചെയ്തതെങ്കിലും, അവയ്ക്കും തമ്മിൽ സൂക്ഷ്മമായ ചില വ്യത്യാ സങ്ങൾ സ്പഷ്ടമാകുന്നതാണ്. ആദ്യം പറഞ്ഞ കവിയുടെ ആത്മ പ്രകടനമാണ്, ആൽകീയസ്, അനാത്രിയോൺ, സാഫോ എ ന്നിവരുടെ തൂലികകളിലൂ ടെ ബിഗ്ഗമിച്ചു, ആധുനിക പാശ്ചാ വിമർശകന്മാർ പറഞ്ഞുവരുന്ന ശുദ്ധവും ലളിതവുമായ ഗീതി 2<noinclude></noinclude> 9gbhkf2x5v3pdk4q3i0r2helf7hntbd താൾ:Sankalpakanthi (Changampuzha).pdf/26 106 83806 243980 2026-06-30T20:30:55Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാളിദാസൻ 0 വിസ്മയമാകവേ, വിശ്വമഹാകവ വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ ആഗമിയ്ക്കുന്നു, ഹാ, നിൻകാല ലിപ്പൊഴും ലോകപ്രതിഭ തൻ കൂപ്പുകൈകൊട്ടുകൾ നിന്നുദയത്തിനുശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243980 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാളിദാസൻ 0 വിസ്മയമാകവേ, വിശ്വമഹാകവ വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ ആഗമിയ്ക്കുന്നു, ഹാ, നിൻകാല ലിപ്പൊഴും ലോകപ്രതിഭ തൻ കൂപ്പുകൈകൊട്ടുകൾ നിന്നുദയത്തിനുശേഷം ശതാബ്ദ ളൊന്നല്ല,നേകം കഴിഞ്ഞുപോയെങ്കിലും, നിത്യസ്മൃതിയുടെ ചക്രവാളത്തിൽ നില്ക്കുന്നു വാടാത്ത നക്ഷത്രമായി നീ നിന്നെയോത്തോത്തുള്ളഭിമാനപൂർത്തിയി ലിന്നും തുടിയ്ക്കുന്നു ഭാരതത്തിന്റെ മനം വിണ്ണിങ്കലപ്പ സ്ത്രീകൾ പൂവിട്ടൊര സിംഹാസനത്തിങ്കൽ, സകൗതുകം വിസ്സമാരാദ്ധ്യമാകുമൊരേകാന്ത ദേവസദസ്സിന്നലങ്കരിയ്ക്കുന്നു നീ വാരിവിതറുന്നു നിൻ മൗലിയിൽ, സ്വ വാരാംഗനകൾ നല്കപ്പൂവുകൾ നില്ക്കുന്നു നിന്നരികത്തു നീ ലാളിച്ചു നിത്യതാരുണ്യം കൊടുത്ത ശകുന്തള<noinclude></noinclude> fr2t7rz5zlv4qx7il7w6lc36bknlgaz താൾ:Sankalpakanthi (Changampuzha).pdf/41 106 83807 243981 2026-06-30T20:30:57Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അത്തലാണെത്ര നാമം വഷിയിലെ പോയ കാലം തിരിച്ചിനിക്കിട്ടുമോ? തത്ത്വമിതെല്ലാമറിഞ്ഞിടാമെങ്കിലും ദുഃഖം വരുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ ഈ മഹാജീവിതം സ്നേഹിയ്ക്കു കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243981 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അത്തലാണെത്ര നാമം വഷിയിലെ പോയ കാലം തിരിച്ചിനിക്കിട്ടുമോ? തത്ത്വമിതെല്ലാമറിഞ്ഞിടാമെങ്കിലും ദുഃഖം വരുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ ഈ മഹാജീവിതം സ്നേഹിയ്ക്കു കാരണ മാ മരണത്തോടെനിയ്ക്കില്ല നീരസം! * വിണ്ണിൻ നീല നികുഞ്ജത്തിൽ ഞാൻ ചെ മന്ദഹസിയ്ക്കാം കരഞ്ഞിടായോ മാന മന്നിലെനിയ്ക്കു സമാധാനപീയൂഷ ബിന്ദുക്കളോരോന്നു കോരിക്കളിക്കുവാൻ പ്രേമസുരഭിലസുന്ദരശയ്യയിൽ മാമക ജീവിതം ചുംബിച്ചുറക്കുവാൻ ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടുമ ലോകഹിം തുളുമ്പിയ നാളുകൾ 16<noinclude></noinclude> snic7ikodupd36njzomq2a0iiawxqh5 താൾ:Sankalpakanthi (Changampuzha).pdf/56 106 83808 243982 2026-06-30T20:31:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '- മാമക ജീവിതവല്ലി പു മാ മധുമാസ വിലാസം: എന്നാശാ ചക്രവാളത്തിൽ സാ മിന്നുന്നൊരാ നീലമേഘം; ഹാ മൽസുഖസ്വപ്നസൗധം കാ മോമനസ്വിന m 6m സാവധാനം വന്നുദിച്ചു ദിവ്യ സായൂജ്യവീച...' താൾ സൃഷ്ടിച്ചിരിക്കുന്നു 243982 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>- മാമക ജീവിതവല്ലി പു മാ മധുമാസ വിലാസം: എന്നാശാ ചക്രവാളത്തിൽ സാ മിന്നുന്നൊരാ നീലമേഘം; ഹാ മൽസുഖസ്വപ്നസൗധം കാ മോമനസ്വിന m 6m സാവധാനം വന്നുദിച്ചു ദിവ്യ സായൂജ്യവീചിക പോല എൻമനം പേർത്തും തുടിച്ചു, വിണ്ണിൽ മിന്നുന്ന താരകം പോലെ ആനന്ദസിന്ധുവിൽ മുങ്ങിപ്പൊങ്ങി ഞാനിതാ, നീന്തിക്കളിച്ചു. എന്തൊരാകഷണരംഗം, ഹായി തെന്തു നിർവ്വാണതരംഗം! 31<noinclude></noinclude> dmdxuytvnww9f3620m4eo9cn7t6wicj താൾ:Sankalpakanthi (Changampuzha).pdf/70 106 83809 243983 2026-06-30T20:31:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മുല്ലകൾ പൂക്കലാൽ സാരിയുലച്ചുല കാലിൽ സുസ്മിതേ, നീയണഞ്ഞു അല്ലല്ല, വിൺ നീലച്ചിലിലാ, വെൺമേഘ ല്ലിലലിഞ്ഞ നീ മറഞ്ഞു കറയൊരൊറ്റ നിമേഷമേ, കഷ്ടമേ, പറ്റിയതും നിദശനം മേ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243983 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മുല്ലകൾ പൂക്കലാൽ സാരിയുലച്ചുല കാലിൽ സുസ്മിതേ, നീയണഞ്ഞു അല്ലല്ല, വിൺ നീലച്ചിലിലാ, വെൺമേഘ ല്ലിലലിഞ്ഞ നീ മറഞ്ഞു കറയൊരൊറ്റ നിമേഷമേ, കഷ്ടമേ, പറ്റിയതും നിദശനം മേ എന്നിട്ടും, നിന്നെ നീയായല്ല കണ്ടതെന മുന്നിൽ ഞാൻ നിൻ നിഴലായിരുന്നു. പൈങ്കിളിപ്പാട്ടിലെൻ ചുറ്റിലും, നിൻ കഴൽ തങ്കച്ചിലമ്പൊലി സംക്രമി ലലിതാക്കളെ സ്പന്ദനായ് ഞാൻ ചുറ്റുമുഴറിയെൻ ചഞ്ചലദൃഷ്ടിക ളൊ നോക്കൊന്നു നിൻമൂർത്തി കാണാൻ അസ്വീകൃതാകൃതയായ് നില്പതെന്താ, നീ പ്രതഹമെത്തിച്ചു നിന്റെ നെടുവീർപ്പുകൾ പ്രത്യുഷസ്സനങ്ങളെന്നരികിൽ നിശ്ശബ്ദമായി നിൻ സന്ദേശവാക്യങ്ങൾ നിസ്തുല താരകൾ നീലവിണ്ണി 45<noinclude></noinclude> 0oy8b87iu74i0hy9pguuklykk4uqicq താൾ:Sankalpakanthi (Changampuzha).pdf/84 106 83810 243984 2026-06-30T20:31:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്നിട്ടുമിപ്പോഴും പല്ലിളിച്ചു. നിന്നു നീ പിച്ചു പുലമ്പുകല്ലേ? നിൻനില കഷ്ടമിതെ ഹാസ്യം മെന്നു നീയൊന്നിനി നേരെയാകും? ജീവസ്വം, നീ സുഖിയ്ക്കു പാവനസ്വസിംഹാസനത...' താൾ സൃഷ്ടിച്ചിരിക്കുന്നു 243984 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>എന്നിട്ടുമിപ്പോഴും പല്ലിളിച്ചു. നിന്നു നീ പിച്ചു പുലമ്പുകല്ലേ? നിൻനില കഷ്ടമിതെ ഹാസ്യം മെന്നു നീയൊന്നിനി നേരെയാകും? ജീവസ്വം, നീ സുഖിയ്ക്കു പാവനസ്വസിംഹാസനത്തിൽ. ഇങ്ങനെതന്നെ കിടന്നുകൊള്ളു മെന്നുമീ നിന്ദ്യമലിയലോകം. നിന്നാത്മശാന്തിയ്ക്കുവേണ്ടിമാത്ര മെന്നു മിത്തോഴൻ ഭജിച്ചുകൊള്ളാം. വെ, നീ സൗഹൃദപ്പൊന്നലു വെ, നീ വിണ്ണിന്റെ കെടാവിളക്ക സങ്കല്പകാന്തി 59<noinclude></noinclude> pkvvbnbuiknjrj1ewq5vc2ie2795r6q താൾ:Sankalpakanthi (Changampuzha).pdf/98 106 83811 243985 2026-06-30T20:31:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കബന്ധത്തിന്റെ കാറില് ലോക സുന്ദരാരാമവീഥിയിൽ ആത്മരാഗപരാഗസൗരഭം വാ വാ നി മത്ത്യനീതിതൻ കാളമേഘമാ ന്നെത്തിടുമിടിവെട്ടുമായ്, ഞെട്ടി മാറ്റി ഞൊടിയ്ക്കു കത്ത ഞെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243985 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കബന്ധത്തിന്റെ കാറില് ലോക സുന്ദരാരാമവീഥിയിൽ ആത്മരാഗപരാഗസൗരഭം വാ വാ നി മത്ത്യനീതിതൻ കാളമേഘമാ ന്നെത്തിടുമിടിവെട്ടുമായ്, ഞെട്ടി മാറ്റി ഞൊടിയ്ക്കു കത്ത ഞെട്ടടന്നടിഞ്ഞീടുവാൻ എന്തതിൽനിന്നു നേടിടുന്നു നീ ഹന്ത, നിഷ്കരലോകമോ നീതിതൻ ക്രൂരവുമായി നീയടുക്കാതിരിക്കിലോ, ചേലെഴും സൽഫലങ്ങളായവ നാളെ നിൻ മുന്നിൽ നിന്നിടാം സ്വാന്തമാം നിൻ തപ്ത തൃഷ്ണയു സാന്ത്വനാമൃതമേകുവാൻ നാലു അല്ല, തങ്കം പുരണ്ട് താരുണ്യ മല്ലതിൻ മായികാഭ്യാ കാണിപോലും കന്നെടുത്തതെന മാനസമോമലേ. മങ്ങിപ്പോം ബാഹ്യമോടിയിൽ മഞ്ഞളിക്കുവാനല്ല ഞാൻ 73<noinclude></noinclude> 9mqe8i72dexd98ajxbf3ap1xag2aczp താൾ:Sankalpakanthi (Changampuzha).pdf/48 106 83812 243986 2026-06-30T20:31:12Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം കനകമയകരലളിതലതികയുടെ സംഗമം കയറിയൊരു നവപുളകമേകിടും മാതിരി അഴകൊഴുകുമൊരു കവിതയവിടെയത് കാണു ഞാ നാടുന്നതുഞ്ഞാലിലാനന്ദലോലയായ് സുഖമ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243986 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം കനകമയകരലളിതലതികയുടെ സംഗമം കയറിയൊരു നവപുളകമേകിടും മാതിരി അഴകൊഴുകുമൊരു കവിതയവിടെയത് കാണു ഞാ നാടുന്നതുഞ്ഞാലിലാനന്ദലോലയായ് സുഖമവളോടു നീ സാചിയ്ക്കുന്നുവോ, രസികൾ വിതുമ്പിയും പ്രശാന്തത അനുപമസമൃദ്ധിതന്നാതിടു മരുമൊരു നിലസൂയാലുവാണു ഞാൻ അലസലസിതാംഗിതനാകാരി ലിളവെയിലു പോലുള്ള നീരാളസാരിയിൽ, അലകളിളകീടുമാറാഷധാരയാ ലവളെയും ലാളിതാരാമ മാരുതൻ. തരിവളകളിളകിയതിമൃദുലകളശിഞ്ജിതം പരിസരമത്തിന്നു രോമാഞ്ചമേക സുരഭില ഘനശ്യാമളോസ 2 ചുരുളലകൾ കെട്ടഴിഞ്ഞു വീണീട കുടുകുടെ വിയാ നെറ്റിയിൽകുമ ഇടതിലകമാകെ നനഞ്ഞൊലിച്ചീട കരൾ കവരുന്നതിരുചിര കാശ്മീര കാന്തിയിൽ കഴുകിയ കവിൾ തുടുപ്പിട്ടിയ വേ സഖികളിൽഭാഗവും നിന്നു സന്തുഷ്ടരായ് സരസസിതങ്ങളാൽ സരിച്ചിട 23<noinclude></noinclude> q4q8q1oeg2n2kdgtsjj6et53vyyotlv താൾ:Sankalpakanthi (Changampuzha).pdf/32 106 83813 243987 2026-06-30T20:31:15Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി കാനനപ്പച്ചകൾ പൂക്കുന്ന കാലത്തു കാണാമെന്നോതിയതല്ലേ? കാട്ടിൽ കരിങ്കുയിൽ കൂകുന്ന കാലത്തു കാണാമെന്നോതിയ തല്ലേ? കാടുകളൊക്കെയും പൂത്തു, കരിങ്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243987 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി കാനനപ്പച്ചകൾ പൂക്കുന്ന കാലത്തു കാണാമെന്നോതിയതല്ലേ? കാട്ടിൽ കരിങ്കുയിൽ കൂകുന്ന കാലത്തു കാണാമെന്നോതിയ തല്ലേ? കാടുകളൊക്കെയും പൂത്തു, കരിങ്കുയിൽ കൂകിത്തിന്നു കഴിഞ്ഞു; കാനനദേവത, നിന്നെയിന്ന കാണാതിരിക്കുന്നതെന്തേ?'' ഏവം കഥിച്ചൊരു നീലശിലാതല ഭൂവിലവൻ ചെന്നിരുന്നു. രണ്ടിളം തണ്ടാർ വലയമിനുടെ കണത്തിൽ കുറ്റിപ്പിണഞ്ഞു. പിന്നെ മാത്രയിൽ, രണ്ടിളം പൂക്കള കണ്ണിണ പൊത്തിക്കഴിഞ്ഞു “ആ ഞാനാരു ഞാൻ?'' ചാരുസ്വരവുമുതി ആശസുഗന്ധസരിത്തിൽ, മനമലിഞ്ഞലിഞ്ഞാ നിങ്ങ മന്ദസ്മിതം തൂകിയോതി കണ്ടാലൊളിക്കുന്ന കള്ളിയായിദ്ദിക്കി ലുണ്ടാരു കാനന ദേവി. ഞാനറിയാതെയാ നാണം കുണുങ്ങിയെന പ്രാണനും പ്രാണനായ്പ്പോയി. 7<noinclude></noinclude> aqcr35dd1wjexsdulv2lezdt4ndwoqf താൾ:Sankalpakanthi (Changampuzha).pdf/16 106 83814 243988 2026-06-30T20:31:19Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xvii മേ എനിക്ക് ആ പാവനപാദങ്ങളിൽ ഉപഹാരമായി അപ്പി മഹാഭാഗമായ കൈരളിയോടു മുകുളിതാരങ്ങളോടെ ഞാ നിങ്ങനെ പ്രാർത്ഥിക്കട്ടോ കടന്നുപോകാ 0 അംബിക, കൈരളി, അവിടുത്തെ പാദസേവക...' താൾ സൃഷ്ടിച്ചിരിക്കുന്നു 243988 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>xvii മേ എനിക്ക് ആ പാവനപാദങ്ങളിൽ ഉപഹാരമായി അപ്പി മഹാഭാഗമായ കൈരളിയോടു മുകുളിതാരങ്ങളോടെ ഞാ നിങ്ങനെ പ്രാർത്ഥിക്കട്ടോ കടന്നുപോകാ 0 അംബിക, കൈരളി, അവിടുത്തെ പാദസേവകന്മാരിൽ ഏറ്റവും നിസ്സാരനായ ഒരുവനാണ് ഞാൻ. നിരിക്കുന്ന വിദൂരശതാബ്ദങ്ങളുടെ സന്നിധിയിലേയ്ക്കും എന്റെ നേരിയ ഗാനത്തിന്റെ ഒരു മൂലവീചികയെങ്കിലും എത്തിച്ചേ മെന്ന വിശ്വാസമോ അഭിമാനമോ എനിക്കില്ല. എങ്കിലും ഇ ” എന്റെ അരികേ കൊഞ്ഞനം കുത്തുന്ന ഹൃദയന ൻ നിഴൽ കാലം മാച്ചുകളയുമ്പോൾ ആ സ്ഥാനത്ത വേശിക്കുന്ന നാളത്തെ സഹോദരൻ തീച്ചയായും എന്നോടു സ ഹതാപമുള്ള വനായിരിക്കും. സ്ഥിശകലങ്ങൾക്കു മുകളിലൂടെ മഞ്ഞിൽ കുതിർന്നും, വെയിലിൽ വിയർത്തും, മഴയിൽ കുളിർത്തും ദിനരാത്രങ്ങൾ ഓരോന്നോരോന്നാ യിക്കടന്നുപോയൊണ്ടിരിക്കേ ആ സഹോദരൻ സഹതാപ സാന്ദ്രമായ ആഹ്വാനം ഇരുളടഞ്ഞ എന്റെ ശവകുടീരത്തിൽ എത്തിച്ചേരും. ആ സഹോദരനോട് എനിക്കൊരൊറ്റ അ ക്ഷയേ ഉള്ളൂ; അതിതാണ്: എന്റെ സമസ്താഷങ്ങൾക്കും കാരണഭൂതനായ ആ വന്ദ്യപുരുഷൻ ക്യാപ്റ്റൻ വി. പി. തമ്പിയുടെ ദാതിയുടെ മുൻപിൽ ഒരു കൂപ്പു കൈ അപ്പി ച്ചിട്ടുവേണം എന്റെ ശവകുടീരത്തിനു നേരേ അനുകമ്പാപ 103 നായ ഈ വിനീതസേവകനെ ഭവതി - വെറുക്കരുതേ!. ഈ ഗ്രന്ഥത്തിന്റെ പ്രകാശനം സമയം ഏറെറടുത്ത മം ഗളോദയം പ്രവർത്തകന്മാരോടും പല ജോലിത്തിരക്കുകൾക്കിട യിൽ, എന്നോടുള്ള വാത്സല്യാതിരേകത്താൽ, ഈ ഗ്രന്ഥം പ<noinclude></noinclude> nfu4sri7shgyhnl5l3v9z4e1cl90dgq താൾ:Sankalpakanthi (Changampuzha).pdf/108 106 83815 243989 2026-06-30T20:31:23Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ഒട്ടേറെ ദൂരേകിലായീടുമോ മൊട്ടിടും മുദ്രവസന്തമാസം? ശാശ്വതശാന്തി നിനക്കിതാ, നേരുന്നു. നാശ്വസിച്ചാനന്ദദേവതേ, ഞാൻ 88' താൾ സൃഷ്ടിച്ചിരിക്കുന്നു 243989 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ഒട്ടേറെ ദൂരേകിലായീടുമോ മൊട്ടിടും മുദ്രവസന്തമാസം? ശാശ്വതശാന്തി നിനക്കിതാ, നേരുന്നു. നാശ്വസിച്ചാനന്ദദേവതേ, ഞാൻ 88<noinclude></noinclude> qb33gjhniu25y8sljs7duk6x2vc1ksj താൾ:Sankalpakanthi (Changampuzha).pdf/64 106 83816 243990 2026-06-30T20:31:27Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി അകലെ രോഗതി, ഞങ്ങളെച്ചിരിച്ചും കൊ ണ്ടരികത്തേയ്ക്കു മാടിവിളിച്ചു വീണ്ടും വീണ്ടും! ഇത്ര നേരവും ഞങ്ങളിരുളിലാലസ്യത്തിൻ നിദ്രയിൽ, സ്വപ്നം കണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243990 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി അകലെ രോഗതി, ഞങ്ങളെച്ചിരിച്ചും കൊ ണ്ടരികത്തേയ്ക്കു മാടിവിളിച്ചു വീണ്ടും വീണ്ടും! ഇത്ര നേരവും ഞങ്ങളിരുളിലാലസ്യത്തിൻ നിദ്രയിൽ, സ്വപ്നം കണ്ടു കിടന്നു ഗതബോധം അഭിനൂതനമാമിയുവിൽ, പ്രവൃത്തിതൻ പ്രഭയിൽ, ചിറകും ചിന്തതന്റെ വികാസത്തിൽ വിസ്തൃതവിഹായസ്സിൽ വിഹരിയ്ക്കട്ടെ ഞങ്ങൾ! നിദ്രയുമാലസ്യവുമിരുളും നശിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ സാക്ഷാൽ നേതാവേ, സവിതാവേ, ശ്രീതാവും നവജീവദാതാവേ, നമസ്കാരം! 39<noinclude></noinclude> nc99hmcxp7j2up4pie13h9y6bdij120 താൾ:Sankalpakanthi (Changampuzha).pdf/75 106 83817 243991 2026-06-30T20:31:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശ്മശാനത്തിൽ കരയുവാൻ വേണ്ടിയല്ലിന്നു വന്നതെന ശവകുടീരമേ, നിന്നരികത്തു ഞാൻ. അയി നിരഘ, നിന്നാനന്ദശന മസുഖദായകമല്ലെനിയ്ക്കല്പവും! മഹിതശാന്തിതൻ കേന്ദ്രമല്ലല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു 243991 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശ്മശാനത്തിൽ കരയുവാൻ വേണ്ടിയല്ലിന്നു വന്നതെന ശവകുടീരമേ, നിന്നരികത്തു ഞാൻ. അയി നിരഘ, നിന്നാനന്ദശന മസുഖദായകമല്ലെനിയ്ക്കല്പവും! മഹിതശാന്തിതൻ കേന്ദ്രമല്ലല്ലി നീ മധുരസംഗീത സങ്കേതമല്ലി നീ തവ പരിസരസാം തരും തകരുമെൻ ജീവനാശ്വാസചുംബനം. ഉതോല്ലാസ്, നീയുമൊന്നിച്ചിരു കിലോന്നു കണ്ണയയ്ക്കട്ടെ ഞാൻ * ക്ഷണികജീവിതം സഞ്ജനിപ്പിച്ചിടും മണിമുഴക്കമതാ, കേൾപ്പു മോഹനം ഒരു ചലനമൊരാലോലശിഞ്ജിതം പരമൊരു വെറും മൗനം നിരാശകം! സുലളിതോജ്ജ്വലമാമൊരു മായിക ചലനചിത്രപ്രദശനാശനം! അതിനെയെന്തിനനഘമെന്നോതണം? അതിനെ ഞാനെന്തിനാദരിച്ചീടണം നവവികാരങ്ങൾ ചൂടുചേർത്തീടുമാ യുവത, കഷ്ടം, വിളറിത്തണുത്തുപോ 50<noinclude></noinclude> llwotdxzoyosrvr7x2go9qo9imbe60e താൾ:Sankalpakanthi (Changampuzha).pdf/11 106 83818 243992 2026-06-30T20:31:34Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാവ്യമായി പരിണമിച്ചത്. നൽകന്മാർ ഒന്നും ആലപി ന്ന ഗാനങ്ങളിൽ ഒരു പ്രത്യേകതയുണ്ട്: കവി സ്വന്തമായി നടത്തുന്ന ഭാഷണങ്ങളെ ഈ ഗായകസംഘം പിൻതാങ്ങുകയോ വ്യാഖ്യാനിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243992 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാവ്യമായി പരിണമിച്ചത്. നൽകന്മാർ ഒന്നും ആലപി ന്ന ഗാനങ്ങളിൽ ഒരു പ്രത്യേകതയുണ്ട്: കവി സ്വന്തമായി നടത്തുന്ന ഭാഷണങ്ങളെ ഈ ഗായകസംഘം പിൻതാങ്ങുകയോ വ്യാഖ്യാനിക്കുകയോ പതിവാണ്; ഈ ഗാനസമ്പ്രദായമാണ് പിന്നീടു ശരിയായ കീർത്തനമായിപരിണമിച്ചത്. താളല യങ്ങളുടെ പച്ഛന്ദഗതിയ്ക്കനുസൃതമായ കാലപരിണാമങ്ങളെ ആ ശ്രയിച്ചു സന്ധിരൂപത്തിൽ, Strophe എന്നു പറയപ്പെടുന്ന ആ ലാപ ചിത്ര്യം ആൽമാൻ എന്ന കവി ആദ്യമായി ആവക ഗാനങ്ങളിൽ സംഘടിപ്പിച്ചതോടുകൂടി അവയ്ക്ക് ഒരു പുതുമയും കൂടുതൽ ആ കഷകത്വവും ലഭിച്ചു. മാത്രമല്ല, പിൽക്കാലങ്ങളിൽ അച്ചനാലാപങ്ങളുടെ ഒരവിഭാജ്യഘടകമായിത്തീരുക യും ചെയ്തു. സിക്കോ, ഇലിക്, സിമോണി സ് എന്നിവർ ഈ കാവ്യശാഖയെ സാരമാം നിധം അവരെത്തുടന്നു പിൻഡർ എന്നും ബാക്കി വി ഡസ് എന്നും പേരായ രണ്ടു മഹാകവികളുടെ ആ വിഭാവം ആ കാവ്യവിഭാഗത്തിന്റെ അത്ഭുതാവഹമായ വികാസത്തിനു വ ഴി തെളിച്ചു. ലോകോത്തരങ്ങളായ ധകീർത്തനങ്ങളുടെ താവെന്ന നിലയിൽ പ്രാചീന സാഹിത്യത്തിൽ പിൻവാ റിനും അദ്വിതീയമായ സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. കാലക്ര മത്തിൽ ഈ ഗാനങ്ങളുടെ സംഗീതാത്മകത്വം അഥവാ ആ ലാപം ക്ഷയിക്കുവാൻ തുടങ്ങി. സംഗീതോപകരണങ്ങൾ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ ഓടക്കുഴലിൻറ സഹായം മാത്രം മതി അവ ആലപിക്കപ്പെടുവാനെന്ന നിലയിലെത്തുകയും, അ തിനുശേഷം അതിന്റെ പോലും ആവശ്യമില്ലെന്നു വന്നു കൂടുക യും ചെയ്തു. അങ്ങനെ അച്ഛനാലാപം സംഗീതോപകരണ ങ്ങളുടെ പിടിയിൽനിന്നു നിശ്ശേഷം വിമുക്തമായതോടുകൂടി സാഹിത്യാംശത്തിനും അതിൽ സ്വാഭാവികമായി അധികമധി കം പ്രവേശം ലഭിച്ചു.<noinclude></noinclude> c8l79l6d7f9j6eokgaogafgq1l88n3f താൾ:Sankalpakanthi (Changampuzha).pdf/27 106 83819 243993 2026-06-30T20:31:37Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ചാമീകരത്തിൻ പിടിയിട്ട് നല്ല വെൺ ചാരത്താൽ നിന്നെ വീശുന്നിതുർശി പച്ചിലച്ചാർത്തിനടിയിൽ നിന്നോമന പിച്ചകത്തിൻ കൊച്ചു പൂമൊട്ടു മാതിരി, ഹാ, വിടരു...' താൾ സൃഷ്ടിച്ചിരിക്കുന്നു 243993 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ചാമീകരത്തിൻ പിടിയിട്ട് നല്ല വെൺ ചാരത്താൽ നിന്നെ വീശുന്നിതുർശി പച്ചിലച്ചാർത്തിനടിയിൽ നിന്നോമന പിച്ചകത്തിൻ കൊച്ചു പൂമൊട്ടു മാതിരി, ഹാ, വിടരുന്നു നിൻകാവ്യങ്ങളിൽ നി ഭാവനയും സുരഭില വീചികൾ! കോരിക്കുടിച്ചിടുംതോറുമായിൽനി നൂറിവരുന്നു പുതിയ സുധാരസം! എന്നും നശിയ്ക്കാത്തൊരേതോ പുതുമതൻ പൊന്നിൻചിറകടിച്ചാത്തകാലം വിശ്വം മുഴുവൻ വിഹരിച്ചു. വാടാത്ത വിദ്യതേ, നിൻ കവിതയാം പൈങ്കിളി നാലും കല്പാന്തകാലത്തു, ലോകം വിഴുങ്ങുമ സിന്ധുവിന്റെ കലാലയാളിയും പാടെ പഠിയ്ക്കും, പരിതൃപ്തരായ് സ്വയം പാടി രസിയ്ക്കും മധുരശാകുന്തളം രാരോ നഷമേഘം വരുമ്പോഴും കോരിത്തരിയ്ക്കും ജഗത്തിന്റെ മാനസം ആ മഞ്ജു മേചകമേഘത്തിലേറി, നാം വ്യോമത്തിലൂടെ പറന്നു പറന്നുപോയ്, എന്നുമറിയാതൊരജ്ഞാത ഗന്ധ പത്തനത്തിന്റെ ഹൃദയത്തിലങ്ങനെ 2<noinclude></noinclude> l541y4wp7z7i49m8t8nz3e7dq3ovtlj താൾ:Sankalpakanthi (Changampuzha).pdf/42 106 83820 243994 2026-06-30T20:31:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വ്യാമൂഢൻ അവളൊരു രശ്മി പോലെ കുടിലിങ്കല വിരളശ്രീ പൊഴിച്ചെത്തി. ഇരുളിലടിഞ്ഞൊരെൻ ചിന്തകളൊക്കെയ ന്നൊരു നയകാന്തിയിൽ മുങ്ങി. പടിമുടിയിട്ടു ഞാൻ മൂടി 0 അഭിരാമയാണവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243994 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വ്യാമൂഢൻ അവളൊരു രശ്മി പോലെ കുടിലിങ്കല വിരളശ്രീ പൊഴിച്ചെത്തി. ഇരുളിലടിഞ്ഞൊരെൻ ചിന്തകളൊക്കെയ ന്നൊരു നയകാന്തിയിൽ മുങ്ങി. പടിമുടിയിട്ടു ഞാൻ മൂടി 0 അഭിരാമയാണവളെ ങ്കിലും കഷ്ടമൊ രഭിസാരികയായിരുന്നു. സരിതാനായൊന്നൊരുവാൻ കൂടിയും തരമായതില്ലതിൻ മുമ്പ്, കനവിലാസിനി പോയി! തരമായി കേൾക്കാനൊരൊറ്റ നിമേഷ്യ തരിവളയാത്തിന്റെ കിലുക്കം; നുകരുവാനാ, നെടുവീർപ്പുകൾ വീശിയ മൃഗമദസൗരഭലേശം; മദഭരിതാകുലം വാനോമലിൻ 17 -<noinclude></noinclude> 3edgikgun5atmhq43q9sxn6uihvl0vg താൾ:Sankalpakanthi (Changampuzha).pdf/57 106 83821 243995 2026-06-30T20:31:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രണാങ്കണത്തിൽ ഭൂതകാലത്തിന്റെ പണ്ണാശ്രമത്തിൽനി 6m ന്നതിനെത്തേടിയികയായെത്തി നി നിൻ കൈയിൽ മിന്നുമാ വാടാവിളക്കിന്റെ തങ്കപ്രകാശത്തിൽ മുങ്ങിക്കുളിച്ചിതാ നീഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243995 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രണാങ്കണത്തിൽ ഭൂതകാലത്തിന്റെ പണ്ണാശ്രമത്തിൽനി 6m ന്നതിനെത്തേടിയികയായെത്തി നി നിൻ കൈയിൽ മിന്നുമാ വാടാവിളക്കിന്റെ തങ്കപ്രകാശത്തിൽ മുങ്ങിക്കുളിച്ചിതാ നീഹാര സാന്ദ്രമാമീ വനപ്പ നീരാളി സാരിയുലഞ്ഞു ഞ്ഞങ്ങനെ പൂഞ്ചോലകളാൽ ചുരുണ്ടു നീണ്ടു ള്ളാര പഞ്ചായൽ കെട്ടഴിഞ്ഞു വീണങ്ങനെ കുന്നിനാൽ കൈകൂപ്പി നിശ്ചലം നില്ല, നിൻ മുന്നിൽ വിമാന വിശ്വവിലാസിനീ വാരിവിതയോ നീളെ നീ നിമ്മല, വാരമോരോ പുളകാങ്കുരങ്ങളെ നൊന്തു നീറീടും ഹൃദയശതങ്ങളി ലെന്തു പീയൂഷം തളിയ്ക്കുവാനെത്തി നി ആരാണു ഞങ്ങളെന്നാണോ? മനുഷ്യന്റെ ഘോരദാഹത്തിനുണയടിഞ്ഞവർ. വീണുപോയ് ഞങ്ങൾ വികലാംഗരായി, രണ ക്ഷോണിയിലാക്കുന്നതാരി നി ഞങ്ങളെ മുന്നോട്ടുപോയിതാ, നായക മാനികൾ മിന്നിച്ചു മേന്മേൽ വിജയപതാകകൾ. ഇത്രനാൾ ഞങ്ങളോടൊന്നിച്ചിരുന്ന അത്രമേൽ പ്രാണനായ് തമ്മിൽ കഴിഞ്ഞവർ 32<noinclude></noinclude> nipjwg0on4rzkohweeoha9ypdpo7dhg താൾ:Sankalpakanthi (Changampuzha).pdf/85 106 83822 243996 2026-06-30T20:31:49Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മി ആവശ്യമില്ല പ്രപഞ്ചത്തിനാരെയും; നീ വിശ്വസിയ്ക്കായിനിയുമാ മി ചീറുന്ന പീരങ്കിയുണ്ടകൾക്കിന്നലെ മാറു കാണിച്ചൊരാ വീരയോദ്ധാക്കളെ ജന്മഭൂമാതിൻ ജയക്കൊടിക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243996 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മി ആവശ്യമില്ല പ്രപഞ്ചത്തിനാരെയും; നീ വിശ്വസിയ്ക്കായിനിയുമാ മി ചീറുന്ന പീരങ്കിയുണ്ടകൾക്കിന്നലെ മാറു കാണിച്ചൊരാ വീരയോദ്ധാക്കളെ ജന്മഭൂമാതിൻ ജയക്കൊടിക്കൂറകൾ നന്മയിൽ മേലും മേൽച്ചായം പിടിയ്ക്കുവാൻ, നാഭിലാഷങ്ങൾ മൊട്ടിട്ട ഹൃത്തിലെ ച്ചെന്നിണം തപ്പിച്ച് നിലാത്മാക്കളെ ഒട്ടും കൃതജ്ഞത കൂടാതെയിരുന്ന കഷ്ടം, മറന്നുകഴിഞ്ഞു പടക്കളം! വഷമായിപ്പീല വാസന്തകോകിലം പുളകം വിതച്ച കളകളം. ഇന്നലെമ്പനീർച്ചെടിച്ചില്ലയിൽ മിന്നിക്കുണുങ്ങി വിടന്നാരത്താരി ആയിരമിന്ദിന്ദിരങ്ങളെക്കൊണ്ട താനന്ദഗാനങ്ങൾ മൂളിച്ച പൂവിനെ കാതില്ലിന്നുവോന്മാദപൂർത്തിയിൽ വിട്ടുനിന്നൊരുദ്യാനമണ്ഡലം 60<noinclude></noinclude> ccve6kej1td5h196zw7bkx9xzbngp11 താൾ:Sankalpakanthi (Changampuzha).pdf/99 106 83823 243997 2026-06-30T20:31:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിന്മുഖത്തു ഞാൻ കാണമതുണ്ടാരു മോഹനോജ്ജ്വലരശ്മികൾ, ഒന്നിനൊന്നായണഞ്ഞു. മന്മന സ്പന്ദനം തോറുമിങ്ങനെ അപ്പണം ചെയ്തയാണു, നേരിയോ താമഹാമന്ത്രണം: മുക്തിയാണവൾ, ശുദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 243997 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നിന്മുഖത്തു ഞാൻ കാണമതുണ്ടാരു മോഹനോജ്ജ്വലരശ്മികൾ, ഒന്നിനൊന്നായണഞ്ഞു. മന്മന സ്പന്ദനം തോറുമിങ്ങനെ അപ്പണം ചെയ്തയാണു, നേരിയോ താമഹാമന്ത്രണം: മുക്തിയാണവൾ, ശുദ്ധിയാണവൾ, മുഗ്ദ്ധസംഗീതമാണവൾ!'' അഞ്ചു അന്ധകാരത്തിൽനിന്നുയരുന്നി തന്തി വാനിലതി ഉത്തമപ്രണയോജ്വലാദ മതം മാതിരി രാഗസൗരഭസാന്ദ്രമാം മഹാ ത്യാഗകാരകം മാതിരി ചിന്താവിശുദ്ധിതൻ ലാൽ സ്വപ്നൽബുദം മാതിരി എന്നതിന്റെ നേരെ നോക്കുമ്പോഴേയ്ക്കും കൺമണി, നിന്നെയോർ ഞാൻ താവക്യാനശുദ്ധിയാൽ പോലും ദേവനാകയായി ഞാൻ 74<noinclude></noinclude> pciswu50xzrm10z3fsusn67o72ekkdn താൾ:Sankalpakanthi (Changampuzha).pdf/113 106 83824 243998 2026-06-30T20:31:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി നിശ്ചയമിക്കലാശാലാതലത്തിലെ മാമോരോ മണൽത്തരി കൂടിയും, എന്നെന്നുമായും കൃതജ്ഞതാപൂർത്തിയിൽ വ്യമാം ഭവൽ സാഹിയാത്സവം സംഗീതസാന്ദ്രമാമോരോ മനോഹര സങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 243998 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി നിശ്ചയമിക്കലാശാലാതലത്തിലെ മാമോരോ മണൽത്തരി കൂടിയും, എന്നെന്നുമായും കൃതജ്ഞതാപൂർത്തിയിൽ വ്യമാം ഭവൽ സാഹിയാത്സവം സംഗീതസാന്ദ്രമാമോരോ മനോഹര സങ്കല്പങ്ങളെ ജിയുമെപ്പൊഴും തുഞ്ചനെപ്പെറെറാരക്ഷിതിയിലെ പഞ്ചാരമണ്ണിൽ മന്ദാരമേ, സൽക്കാവ്യലക്ഷ്മിയാലമ്മട്ടനാരത സതമായിസ്സമുല്ലസിയ്ക്കില്ല നീ നിമഗ്നമാകുന്നു നിലപ്രജ്ഞകൾ നിനവ്യപരിമളധാരയിൽ. താവക കാവ്യാവഹാര പുഷ്പങ്ങളിൽ താനിത്തുളുമ്പും മരകണികകൾ നിത്യം നുകർന്നു പറന്നു മുരളുന്നു മത്തഹൃദയമധുപകരംബകം! നാലു നില്ല, മനസ്സിന്റെ മുൻപിലൊരു ല സ്വപ്നമെന്നോണമാ ഗ്രാമീണകന്യക ഭാവമധുരവും ശാന്തവുമാം വ ജീവിതശുദ്ധിതൻ കണ്ണാടിയാണവൾ 88<noinclude></noinclude> tsemuq5uvtyfhsdvensxvjc3fd5wtld താൾ:Sankalpakanthi (Changampuzha).pdf/49 106 83825 243999 2026-06-30T20:32:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി കുതുകമാ സ്വപ്ന ശൃംഗാരരൂപിണി. അയി, മഹിതമഞ്ജിമ, നീയെനിയ്ക്കു കിലോ തിമധുരമാകുമിക്കാവ്യപ്രചോദനം, ഒരു വലതുലികാഗ്രത്തിൽ നിർത്തീടുവാൻ കരുതി സാഹസം...' താൾ സൃഷ്ടിച്ചിരിക്കുന്നു 243999 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി കുതുകമാ സ്വപ്ന ശൃംഗാരരൂപിണി. അയി, മഹിതമഞ്ജിമ, നീയെനിയ്ക്കു കിലോ തിമധുരമാകുമിക്കാവ്യപ്രചോദനം, ഒരു വലതുലികാഗ്രത്തിൽ നിർത്തീടുവാൻ കരുതി സാഹസം നീ പൊറുക്കേണമേ! മുരളിമോമം നീലിമ കൂടിയാ മുകളിൽ മുകിൽ നീങ്ങിത്തെളിഞ്ഞൊരാകാശവും; അടിയിലാകും പുൽപ്പെട്ടിട്ടു മഞ്ഞിനാൽ സ്ഫടികമണി ചിന്നും മരതക ഭൂമിയും അകലെ വനവസനമുടൽ മൂടവേ, വിൺമുഖം മുകരുവതിനുന്നുന്ന കുന്നും മലകളും; സുരഭിലസുമാകീണ്ണമായൊരാ വാടിയും സാദതിമാരൊക്കുമാള ജനങ്ങളും; പുലരൊളിയുമൂഞ്ഞാലിൽ നീയുമാരോമല മനമതിനെ ലാളിക്കായല്ലാതൊരിക്കലു മിനിയതിനെ വിസ്മൃതിയാകില്ല മായ്ക്കുവാൻ! 24<noinclude></noinclude> haabxdc6ql5ap0e3yoh84v7awugw3ik താൾ:Sankalpakanthi (Changampuzha).pdf/33 106 83826 244000 2026-06-30T20:32:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ഉണ്ടവൾ തന്ത്രപാടവം, പിന്നാല മിണ്ടാതെളിഞ്ഞുവന്നെത്താൻ എന്നിട്ടു, താമരപ്പൂവിതൾക്കുകളാൽ കണ്ണിന് ചൊത്തിപ്പിടിക്കാൻ മായികയാണവളെങ്കിലു, മെൻ മന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244000 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ഉണ്ടവൾ തന്ത്രപാടവം, പിന്നാല മിണ്ടാതെളിഞ്ഞുവന്നെത്താൻ എന്നിട്ടു, താമരപ്പൂവിതൾക്കുകളാൽ കണ്ണിന് ചൊത്തിപ്പിടിക്കാൻ മായികയാണവളെങ്കിലു, മെൻ മനോ നായികയാണക്കുമാരി! മന്ദമന്മാർ വലയങ്ങൾ നീങ്ങിയാ മിന്നലാടി മുന്നിലെത്തി. കൊഞ്ചിക്കുഴഞ്ഞൊരു കോകിലത്തെപ്പോലെ പഞ്ചിരി ചെയ്തവളായി താമസിച്ചിങ്ങു നാം നിന്നാൽ, മെയിൽ വരും താമരപ്പൊയ്കയിലെല്ലാം! ഒാരോരോ ചാടുവാക്കോമനിച്ചോമനി ചോതിത്തുടങ്ങിയവനും: താമരപ്പൊയ്കയിൽ വെ വന്നാലപ്പോൾ മാമരച്ചോട്ടിലിരിക്കാം!'' താമരപ്പൊയ്കയിൽപ്പോയാലൊരായിരം കൾ പഠിക്കാം! താമരപ്പൂക്കൾ മാമരച്ചോട്ടിലിരുന്നാലൊരായിരം മാദക ചിത്രങ്ങൾ കാണാം! പോരിക, പോരികയോതുന്നു നമ്മോടു ദൂരെ നിന്നാരോ പികങ്ങൾ. 8<noinclude></noinclude> o6frtyoi7f3zvcivytx3rar3mwroghj താൾ:Sankalpakanthi (Changampuzha).pdf/17 106 83827 244001 2026-06-30T20:32:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xviii രിശോധിച്ചുനോക്കുവാനും വിലയേറിയ ഒരവതാരിക എഴുതി വാനും കാരുണ്യമുണ്ടായ അഭിവന്ദ്യ മഹാകവിയോടും എനി ക്കും അകൈതവമായ കൃതജ്ഞതയെ ഇവിടെ രേഖപ്പെടുത്തി പ്രിയവായനക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244001 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>xviii രിശോധിച്ചുനോക്കുവാനും വിലയേറിയ ഒരവതാരിക എഴുതി വാനും കാരുണ്യമുണ്ടായ അഭിവന്ദ്യ മഹാകവിയോടും എനി ക്കും അകൈതവമായ കൃതജ്ഞതയെ ഇവിടെ രേഖപ്പെടുത്തി പ്രിയവായനക്കാരേ, നിങ്ങൾക്കു തിരുവനന്തപുരം 15_5_1117. കൂപ്പുകൈ ചങ്ങമ്പുഴ കൃഷ്ണപിള്ള.<noinclude></noinclude> 8fz58akgyasbeuqa8edfo0wvi2xaaqd താൾ:Sankalpakanthi (Changampuzha).pdf/109 106 83828 244002 2026-06-30T20:32:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലതാഗീതം പ്രേമത്തിൻ സുരഭില സ്വപ്നങ്ങൾ ചിന്നിച്ചിന്നി കാമവസന്തം വന്നാലും, വന്നാലും നീ തിങ്ങിടും വികാരത്തിന്റെ ജംഭണത്തിനാലാ പൊങ്ങിടുന്നില്ലല്ലോ, ഞാനെന്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244002 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ലതാഗീതം പ്രേമത്തിൻ സുരഭില സ്വപ്നങ്ങൾ ചിന്നിച്ചിന്നി കാമവസന്തം വന്നാലും, വന്നാലും നീ തിങ്ങിടും വികാരത്തിന്റെ ജംഭണത്തിനാലാ പൊങ്ങിടുന്നില്ലല്ലോ, ഞാനെന്തു ചെയ്യട്ടേ നാഥാ അങ്ങയെ ദൂരത്തെയോ കണ്ടപ്പൊഴേയ്ക്കും തന്നെ വിങ്ങിതാ, പുളകത്താൽ മൊട്ടിടാൻ തുടങ്ങി ഞാൻ അവിടുന്നിനിയെങ്ങാനെന്നടുത്തെത്തിപ്പോയാ മിതോന്മത്താലെൻ കാലുറയ്ക്കാതായാലോ! കണ്ടിട്ടുണ്ടവിടുത്തെപലപ്പോഴും ഞാനിപ്പ കണിത്തോപ്പിൽ കൊച്ചുകുരുന്നായിരുന്നപ്പോൾ അന്നെന്നെക്കിയ വാത്സല്യം വഴിയുന്ന കണ്ണിനാൽ നോക്കും നോട്ടമിപ്പോഴും ഞാനോക്കുന്നു. കാണാറുണ്ടോ നോട്ടത്തിലെന്നും ഞാനൊരു വേണുഗാനത്തിൽ പൊതിഞ്ഞുള്ള താമേതോ നാകം. ആ നാകം സ്വാത്തിന്റെ ധൂമിക മൂടീടാത്ത താണെന്നു കാണാമാക്കുമൊറ്റനോട്ടത്തിൽത്തന്നെ അപ്പൊഴൊക്കെയും, ഞാനൊരോമനത്തായത്തിൻ TU. നേ എന്താണെന്നറിയുവാൻ കഴിയാത്തതോ സുഖ ചിന്തയിലലിഞ്ഞലിഞ്ഞിരിയ്ക്കും ഞാനെപ്പോഴും 84<noinclude></noinclude> btlijhndidnrzt5ac2u3njod8jmtcwe താൾ:Sankalpakanthi (Changampuzha).pdf/76 106 83829 244003 2026-06-30T20:32:21Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി നടരുചിയണിച്ചെമ്പനിനീരലർ തുടുകവിളുകൾ ചുക്കിച്ചുളുങ്ങിടും; പ്രിയസഖാക്കൾ പിരിയും; മനോഹര പ്രണയസൗഹൃദരംഗങ്ങൾ മാഞ്ഞുപോം കനകനാണയശിഞ്ജിത സഞ്ചയം...' താൾ സൃഷ്ടിച്ചിരിക്കുന്നു 244003 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി നടരുചിയണിച്ചെമ്പനിനീരലർ തുടുകവിളുകൾ ചുക്കിച്ചുളുങ്ങിടും; പ്രിയസഖാക്കൾ പിരിയും; മനോഹര പ്രണയസൗഹൃദരംഗങ്ങൾ മാഞ്ഞുപോം കനകനാണയശിഞ്ജിത സഞ്ചയം കവനവിജ്ഞാനഗാനസമുച്ചയം സകലമെല്ലാം, സമസ്തവും ദൈവമേ, സഹിയുവാന് തയ്യോ, മറഞ്ഞിടും മഴ, വെയിൽ, മഞ്ഞും വന്നിടും, പോയിടും മലർ വിരിയും, കൊഴിയും, നിരന്തരം. ഇതിനഖിലം നീ സാക്ഷിയാണെങ്കിലും ഇതിലൊരുത്തരവാദിയല്ലൊന്നിലും! നിരഘം നിഷ്പക്ഷമെന്തിലും നിൻനില യൊരു സമാന്തരമേശിലൊരിക്കലും! അലയിളക്കുന്നൊരഭിമാനവു മലറിയോടുന്നൊ തങ്കാരവും, തല മുഖമൊന്നു കാണുകില മനമിയ്ക്കുകയാണി,തന്തതം! ഇതിനിടുങ്ങിയ നിന്നകത്തിത്രമേൽ പതിയിരിപ്പതതിക്രമം? ഭുവനജന്യമാം സാർവഭൗമത്വമെന ശവകുടീരമേ, നിന്റെ പ്രായമോ? തവ ഭരണവിധേയമായഴിയി 51<noinclude></noinclude> j921vdoxd64yt4dpmm34r8ex3wwr014 താൾ:Sankalpakanthi (Changampuzha).pdf/43 106 83830 244004 2026-06-30T20:32:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാലു സകലവുമത്യന്ത മോഹനമാമൊരു സലിലാപമസ്വപ്നം! പരമനി ഇത് കാൽക്ഷണം കാട്ടിയ വെറുമൊരു വിചിത്രം! പരിചിതെന്നുമെൻ സ്വന്തമാക്കീടുവാൻ കരുതിയ ഞാനെന്തു മൂഢൻ! ഒരു നിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244004 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നാലു സകലവുമത്യന്ത മോഹനമാമൊരു സലിലാപമസ്വപ്നം! പരമനി ഇത് കാൽക്ഷണം കാട്ടിയ വെറുമൊരു വിചിത്രം! പരിചിതെന്നുമെൻ സ്വന്തമാക്കീടുവാൻ കരുതിയ ഞാനെന്തു മൂഢൻ! ഒരു നിശ കൊണ്ടവളായിരം കാമുക കരളുമീ മായികോന്മാദം. സകലരോടും സ്വയം മെന്നിട്ടവളൊരു സതിയെന്ന ഭാവം നടിക്കും. അപഥ സഞ്ചാരിണിയല്ലവൾക്കെങ്കിലു അറിയാമിതെല്ലാമെനിക്കെന്നിരിക്കിലും മരുതിന്നവളെ മറക്കാൻ അതിനു യത്നിച്ചിടുംതോറുമെൻ പ്രാണനാ ടവളൊട്ടിയൊട്ടിപ്പിടിപ്പൂ! പ്രിയമായുള്ളവയൊക്കെയും മീതെയാ നയനാമൃതോത്സവം നില നിരവധികാലചിന്തയാൽ മേ ലരിപൊരികൊള്ളു മെൻ ചിത്തം, 18<noinclude></noinclude> plj68zrgqbubi57d9tyc6m0xhh1h7xx താൾ:Sankalpakanthi (Changampuzha).pdf/58 106 83831 244005 2026-06-30T20:32:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ഇന്നവരുന്നതാ. നവതികൾ; ഞങ്ങളോ? ജീനിച്ചടിഞ്ഞ മൺഭിത്തികൾ! ഇന്നവര്യർ, പരസ്പരം കാണുകിൽ തന്നെയും ഞങ്ങളാരെന്നറിയാത്തവർ കഷ്ട,മല കയറാൻ നടപടി കെട്ടിയോ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244005 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ഇന്നവരുന്നതാ. നവതികൾ; ഞങ്ങളോ? ജീനിച്ചടിഞ്ഞ മൺഭിത്തികൾ! ഇന്നവര്യർ, പരസ്പരം കാണുകിൽ തന്നെയും ഞങ്ങളാരെന്നറിയാത്തവർ കഷ്ട,മല കയറാൻ നടപടി കെട്ടിയോൾ ഞങ്ങളാണ് സ്ഥിഖണ്ഡങ്ങളാൽ ജീവരക്തം വന്നൊലിയിലും ഞങ്ങൾതൻ വാൽക്കണ്ണാ സ്ഥിഖണ്ഡങ്ങളാൽ അന്നെത്രയെത്ര ശപഥങ്ങൾ ചെയ്ത വർ നിന്നില്ല പിന്നിൽ പരമവിനീതരായ ശപ്രഘാതം സഹിക്കുവാൻ ഞങ്ങളും ജൈത്രയാത്രാ പ്രാതപിണ്ഡങ്ങളും വാൾത്തലച്ചിലോരോന്നിലും, കുങ്കുമം ചാർത്തി, മാത്സ്യം മടിച്ചുനിന്നാട ആയുരാരോഗ്യങ്ങൾ ഞങ്ങൾ ബലികൊടു ാ യുദ്ധദേവതയാശിസ്സ് നേര എത്ര ദൂരത്തിൽ സുഖിച്ചിരുന്നു, ജലം സ്വപ്നവും കണ്ടു കഴിച്ചവരാണവർ അന്നും സുഖമായ്ക്കഴിഞ്ഞവരാണവ നിന്നും സുഖമായ്ക്കഴിഞ്ഞ വരാണവർ. ക്ലേശം സഹിയ്ക്കു മാനസമിന്നും ദേഹ നാശം ഭവിയ്ക്കു വാൻ, കഷ്ട,മീ ഞങ്ങളും പൂമണിമേടയിൽ ബാഗ്യവാന്മാരവർ കോൾമയിർക്കൊണ്ടു കഴിയുന്നിതിപ്പൊഴും 83<noinclude></noinclude> cy6mwdxrj6nvmfgomwvgcunylo617ht താൾ:Sankalpakanthi (Changampuzha).pdf/86 106 83832 244006 2026-06-30T20:32:38Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിശ്വം, പുതുതായതുതായ് വരയ്ക്കലും, വിസ്തൃതി, കൈനീട്ടി മാച്ചുകളയലും, കാലമൊഴിഞ്ഞിരുന്ന വെറും മായിക ലീല നോക്കി സ്വയം പുഞ്ചിരിതൂകലും! നീ വിഷാദിയ്ക്കുന്നതെന്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244006 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വിശ്വം, പുതുതായതുതായ് വരയ്ക്കലും, വിസ്തൃതി, കൈനീട്ടി മാച്ചുകളയലും, കാലമൊഴിഞ്ഞിരുന്ന വെറും മായിക ലീല നോക്കി സ്വയം പുഞ്ചിരിതൂകലും! നീ വിഷാദിയ്ക്കുന്നതെന്തിന് ഖിലവും കേവലം സ്വപ്നം വെറും വെറും വിഭ്രമം 61<noinclude></noinclude> 0olqndnflnvfhs7o80tjqyq2n5t2s3n താൾ:Sankalpakanthi (Changampuzha).pdf/100 106 83833 244007 2026-06-30T20:32:41Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മൃത്യ സാമ്രാജ്യസീമയെപ്പോലും ധിക്കരിച്ച പ്രഭാങ്കുരം, നിന്നെയും ചിരഞ്ജീവിയാക്കാ വെൺമയൂഖമതല്ലിക 75 സങ്കല്പകാന്തി' താൾ സൃഷ്ടിച്ചിരിക്കുന്നു 244007 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മൃത്യ സാമ്രാജ്യസീമയെപ്പോലും ധിക്കരിച്ച പ്രഭാങ്കുരം, നിന്നെയും ചിരഞ്ജീവിയാക്കാ വെൺമയൂഖമതല്ലിക 75 സങ്കല്പകാന്തി<noinclude></noinclude> bhfwb79amlev3rnz7zb57invfu1r3kc താൾ:Sankalpakanthi (Changampuzha).pdf/114 106 83834 244008 2026-06-30T20:32:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാണുന്നു ഞങ്ങളവളിലൂടെ തൻ പ്രാണനാളത്തിന്റെ പ്രതിഫലനങ്ങളെ വാസമായമൊരിക്കലും വറ്റാത്ത വാരു തൂലിക, വല്ല നീ മേല്ലമേൽ അഞ്ചു വേദനിയ്ക്കുന്നു ഹൃദയ, മയ്യോ, ഭവാൻ വർപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244008 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാണുന്നു ഞങ്ങളവളിലൂടെ തൻ പ്രാണനാളത്തിന്റെ പ്രതിഫലനങ്ങളെ വാസമായമൊരിക്കലും വറ്റാത്ത വാരു തൂലിക, വല്ല നീ മേല്ലമേൽ അഞ്ചു വേദനിയ്ക്കുന്നു ഹൃദയ, മയ്യോ, ഭവാൻ വർപെട്ടു ഞങ്ങളെപ്പോകുന്ന ചിന്തയാൽ ഇടറി വീഴുമിക്കണ്ണുനീർത്തുള്ളിക ളാവാൻ പോലും കഴിയാത്ത മാതിരി, നിഷ്ടരായ് തവ പാദാന്തികത്തിക നില്ക്കുന്നു ഞങ്ങളിൽ കൈകൊട്ടുമായ് ജീവിതത്തിന്റെ പരുത്ത വശങ്ങളെ ബവിലെതിരിടാൻ പോകുന്ന ഞങ്ങളെ മുന്നിൽക്കുനിച്ച് ശിരസ്സിലാശംസകൾ ചിന്നിയിടുന്നനുഗ്രഹിയ്ക്കണമേ ആറു കാലദേശങ്ങൾ കടന്നു മൺകൂടുകൾ കാണാതെയിന്നുപോമെങ്കിലും, പ്രാണനും പ്രാണനുമൊന്നു ചേനപ്പൊഴും വീണവായിയ്ക്കുമൊരേകാന്ത ശാന്തിയിൽ! അസ്സമാശ്വാസം തരുന്ന തൂവാലയാ ലകണങ്ങൾ തുടയ്ക്കുന്നു ഞങ്ങളും കൃത്യബാഹുല്യം കരണ്ടെടുത്തു. കഷ്ട മിത്രയും കാലം ഭവൽസുഖജീവിതം. 89<noinclude></noinclude> n31dk3odhq66q9is8ryu6x3mynm0wwr താൾ:Sankalpakanthi (Changampuzha).pdf/34 106 83835 244009 2026-06-30T20:32:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പോകരുതെന്നു വിലക്കുന്നു നമ്മളെ കേകികളും മരക്കൊമ്പിൽ വാ പീലി വിടുത്തി നിന്നാടുമ്പോ കാരിയെ വിട്ടുപോകും? ചില്ലകളാലതാ, മാടിവിളിയ്ക്കുന്നു വല്ലികൾ ദൂരത്തു നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244009 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പോകരുതെന്നു വിലക്കുന്നു നമ്മളെ കേകികളും മരക്കൊമ്പിൽ വാ പീലി വിടുത്തി നിന്നാടുമ്പോ കാരിയെ വിട്ടുപോകും? ചില്ലകളാലതാ, മാടിവിളിയ്ക്കുന്നു വല്ലികൾ ദൂരത്തു നമ്മ ചില്ലകളാലിതാ, നിന്നു വിലക്കുന്നു വല്ലികൾ ചാരത്തു ന അക്കരെച്ചെല്ലാതെതന്നെ യെനിയ്ക്കുണ്ടാ കല്ലില് ത്തു ഞാനേറെ നില്ക്കുകിൽ വല്ലാതെ വാടിത്തളരും.'' വാടിത്തളരുകിൽ, പൂപോലെ നിന്നെ ഞാൻ വാരിയെടുക്കുമെൻ കൈയിൽ അപ്പൂത്ത വള്ളിക്കുടിലിനകത്തൊരു എൻ മടിത്തട്ടിൽത്തല സം നിന്നെയതിൽ ഞാൻ കിടത്തും. താമരപ്പച്ചിലത്താലവൃന്തത്തിനാൽ സാമോദം നിന്നെ ഞാൻ വീശും. 9<noinclude></noinclude> 0d6n4eifs7nlegu67xbx6l64tzwp00s താൾ:Sankalpakanthi (Changampuzha).pdf/18 106 83836 244010 2026-06-30T20:33:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവതാരിക 10 ഇന്ന് ഇരുപത്തേഴു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേർ കേരളത്തിലെ സ ദയന്മാരും സാഹിത്ബന്ധുക്കളും കേട്ടുതുടങ്ങീട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244010 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>അവതാരിക 10 ഇന്ന് ഇരുപത്തേഴു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേർ കേരളത്തിലെ സ ദയന്മാരും സാഹിത്ബന്ധുക്കളും കേട്ടുതുടങ്ങീട്ടു കാലം ഒരു വ്യാ വട്ടത്തിലധികം കഴിഞ്ഞിരിക്കുന്നു. ഈ കാലത്തിനിടയ്ക്ക് ദ്ദേഹവുമായി അവക്കുള്ള പരിചയം സ്നേഹമായും സ്നേഹം ബ ഹുമാനമായും ക്രമേണ രൂപാന്തരപ്പെട്ടിട്ടുമുണ്ട്. ശ്രീമാൻ കൃഷ്ണ പിള്ള ഇതിനു മുൻപുതന്നെ സുധാംഗദ' മുതലായി ദീഘങ്ങളും ലഘുക്കളുമായ ചില ഭാഷാകാര്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള താ യി കാക്കുന്നു. അവയുടെ അവരത്വമാണ് ഞാൻ ഇപ്പോൾ 1810 ഖണ്ഡ സങ്കല്പകാന്തി' ഈ യുവകവിയുടെ ഇരുപത്തഞ്ചു കൃതികളുടെ സമാഹാരമാണ്. ചങ്ങമ്പുഴ ഭാഷാസാഹിത്യവുമാ യെന്നപോലെ പാശ്ചാത്യസാഹിത്യവുമായും ധാരാളം ഇടപഴകി ട്ടുണ്ടെന്നും ആംഗലേയ കവികളുടെ ആശയസമുദ്രത്തിൽ അദ്ദേഹ ത്തിനുള്ള അവഗാഹം സമ്പൂർണ്ണവും സഫലവുമാണെന്നും അദ്ദേ ഹത്തിന്റെ കൃതികൾ വായിച്ചിട്ടുള്ളവക്ക് അറിയാവുന്നതാണ്. ആംഗലേയ സാഹിത്യം, പാരസിക സാഹിത്യം, ഹിന്ദി സാഹി തം, വംഗീയസാഹിത്യം ഇവയെല്ലാം ആധുനികഭാഷാസാഹി ഗംഗയുടെ പോഷകനദികളായി പരിണമിച്ചിട്ടുള്ള ഒരു കാ ലമാണ് ഇത്. സംസ്കൃതവും പഴന്തമിഴുമാണ് അതിന്റെ ഭാഗീ രഥിയും അളകനന്ദയും. അവയെ അവയുടെ അതലസ്ഥാനങ്ങ ളിൽ നിന്നു നിഷ്കാസനം ചെയ്യുവാൻ അനുഭാഷാസാഹിത്യങ്ങൾ ക്കു സാധിക്കുന്നതല്ലെങ്കിലും അവയുമായുള്ള സംഗമംകൊണ്ട് ഗംഗ ബഹുദകമായും പ്രവൃദ്ധവേഗമായും പ്രവഹിക്കുന്നുണ്ട അപലപനീയമായ ഒരു പ്രമാത്രമാകുന്നു. ആ<noinclude></noinclude> i6j5gbz2gev2t1t8ejrmozxox5b3s4k താൾ:Sankalpakanthi (Changampuzha).pdf/77 106 83837 244011 2026-06-30T20:33:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി തണുതണുത്ത നിന്നതലത്തില ത്തണലു തന്നെയോ നിത്യനിദ്രാസ്പദം? പുരുകദനവിമോചനാലയമേ. പരമപാവനലോകശാന്തി കൊഴുക്കു നിന്നുള്ളിൽ നിന്നല്ലയോ? അവിടമല്ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244011 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി തണുതണുത്ത നിന്നതലത്തില ത്തണലു തന്നെയോ നിത്യനിദ്രാസ്പദം? പുരുകദനവിമോചനാലയമേ. പരമപാവനലോകശാന്തി കൊഴുക്കു നിന്നുള്ളിൽ നിന്നല്ലയോ? അവിടമല്ലി കബന്ധങ്ങൾതൻ ചുമടിറക്കുന്ന വിശ്രമത്താവളം? അവിടമല്ലി ജീവിതം പൂത് ടിപെടുന്നതാമാനന്ദ മണ്ഡലം? അവിടമല്ല. ജന്മാന്തരങ്ങൾ വ അഭയമാളുന്ന ദേവാലയം? അവിടമല്ലിയാത്മസൗഗന്ധിക വിരളാഭം വിരിയും നികുഞ്ജകം? അതിനുടമ വഹിയ്ക്കും നിനക്കിതാ, ഹൃദയപൂർവ്വമെൻകൂമൊട്ടുകൾ 52<noinclude></noinclude> eb0c1rqy9l6rt47j8xowez6r6p4yg2r താൾ:Sankalpakanthi (Changampuzha).pdf/19 106 83838 244012 2026-06-30T20:33:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു 244012 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude> fqw8ehfk68b04sipi41r3uwamtl9bnw താൾ:Sankalpakanthi (Changampuzha).pdf/78 106 83839 244013 2026-06-30T20:33:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തന്ന മുരളി (ആത്മസുഹൃത്തായ ശ്രീ: ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയെ ആസ്പദമാക്കി എഴുതിയ ഒരു ലഘു വി നീലക്കുയിലേ നിരാശയാൽ നിൻ നീറും മനസ്സുമായ് നീ മറഞ്ഞു. കേൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244013 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തന്ന മുരളി (ആത്മസുഹൃത്തായ ശ്രീ: ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയെ ആസ്പദമാക്കി എഴുതിയ ഒരു ലഘു വി നീലക്കുയിലേ നിരാശയാൽ നിൻ നീറും മനസ്സുമായ് നീ മറഞ്ഞു. കേൾക്കുകയില്ലിനിമേലിൽ നിൻ നത്തുനേത്തുള്ള കളകളങ്ങൾ. ഇന്നോളമീ മലർത്തോപ്പിൽ നമ്മ ളൊന്നിച്ചു പറന്നു പാടി. ഇന്നേവരെന്നെത്തനിച്ചു വിട്ടി ട്ടെ നീയയ്യോ പറന്നൊളിച്ചു കാമനപ്പിഞ്ചിളം പൂങ്കുയിലേ, നീ മമ പ്രാണനും പ്രാണനല്ലേ? എന്നിട്ടുമെന്നിട്ടുമീവിധം നീ യെന്നെന്നേയ്ക്കും * വെടിഞ്ഞുവല്ലോ ഞാനിനി വേദനാമമാമെൻ പ്രാണരഹസ്യങ്ങളാരൊടോതും ഏതൊന്നിൻ സാന്ത്വനധാരയിലെൻ നാമകൾ മേലിൽ മുങ്ങും? എന്തിന്റെ സൗഹൃദച്ചില്ലയിലെൻ ചിന്തകൾ ചെക്കിനിക്കൂടുകൂട്ടും? 58 6*<noinclude></noinclude> fc6efi1mrjht1grikyhwacdk2t9hdmu താൾ:Sankalpakanthi (Changampuzha).pdf/59 106 83840 244014 2026-06-30T20:33:28Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ഇന്നവർ തൻ ധീരകൃത്യങ്ങളോരോന്നു വണ്ണിച്ചു വണ്ണിച്ചു പാടുന്നു ഗായകർ. ആയവർതൻ ഗളത്തിങ്കലണിയുന്നു മായാത്ത കീർത്തികൾ മന്ദാരമാലകൾ ലിലെഴുതും സുവണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244014 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ഇന്നവർ തൻ ധീരകൃത്യങ്ങളോരോന്നു വണ്ണിച്ചു വണ്ണിച്ചു പാടുന്നു ഗായകർ. ആയവർതൻ ഗളത്തിങ്കലണിയുന്നു മായാത്ത കീർത്തികൾ മന്ദാരമാലകൾ ലിലെഴുതും സുവണ്ണലിപികളിൽ നാളെ ചരിത്രമവരുടെ പേരുകൾ ഞങ്ങളോ? ഹാ, മഹാത്യാഗമനുഷ്ഠിച്ച ഞങ്ങളോ? കഷ്ടം, വെറും നിഴല്പാടുകൾ മത്തിപ്പുഴുക്കൾ മറയണം ഞങ്ങള വിസ്മൃതിതൻ തണുത്ത ഗർത്തങ്ങളിൽ ആരുണ്ടറിയാൻ ജഗത്തില് ഞങ്ങൾത നാരാധനീയമാം പാവനാത്മാപണം 1 രക്തക്കളത്തിലിവിടെക്കഴുകുകൾ കൊത്തിവലിയ്ക്കുന്നു ഞങ്ങൾ തന്നസ്ഥികൾ വട്ടമിട്ടാത്തു പറക്കുന്നു. കൂത്താ കൊക്കും വിടർത്തി കൊടും മലങ്കാക്കകൾ. അട്ടഹസിച്ചു ഭയങ്കരമായി ടി വെട്ടിടും മട്ടിൽ കൂടലപ്പിശാചികൾ! ഞെട്ടിത്തെറിയ്ക്കുമാറെപ്പൊഴും ഞങ്ങൾതൻ ചുറ്റും നടക്കുന്നു കങ്കാള കളികൾ സംഗ്രാമഭൂവിലോ, കഷ്ട,മണഞ്ഞു നീ ഞങ്ങളെക്കാണാൻ, സമാധാനദേവത? എല്ലാം കഴിഞ്ഞു. നശിച്ചു സകലതും: കല്ല്യാണദായിനി, യാതൊന്നുമില്ലിനി. 11 84<noinclude></noinclude> 3riczsrmfhvsgfgzslcqs8hgjwapemd താൾ:Sankalpakanthi (Changampuzha).pdf/87 106 83841 244015 2026-06-30T20:33:37Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആ ഗാനം കവി: സുന്ദരചിന്ത കൊരുത മന്ദാരമാലയും ചാർത്തി, നിത്യം നീ തനിച്ചിത്രനാൾ കാത്തുനിന്ന തേതിനു സമാഗമമായിരുന്നു. കണ്ണീരിനാൽ ഞാൻ നനച്ചിരുന്നോ ന്നാശ പൂത്ത വസ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244015 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ആ ഗാനം കവി: സുന്ദരചിന്ത കൊരുത മന്ദാരമാലയും ചാർത്തി, നിത്യം നീ തനിച്ചിത്രനാൾ കാത്തുനിന്ന തേതിനു സമാഗമമായിരുന്നു. കണ്ണീരിനാൽ ഞാൻ നനച്ചിരുന്നോ ന്നാശ പൂത്ത വസന്തനാളിൽ, ഞാനറിയാതൊരു രശ്മിയെന്നെ അന്നുമുതലെ നിലെങ്ങുനിന്നോ സംഗീതവുമൊന്നാഞ്ഞുവന്നു; എങ്കിലും, കാണാൻ കഴിഞ്ഞതില്ല. തങ്കക്കിനാവിനെപ്പിന്നെ വീണ്ടും സ്വീയമാകുമിഗാനമിന്നെൻ ഗൽഗദം മൂലം തകർന്നു പോയി ലോകം: അക്കോകിലത്തിന്റെ ദുഃഖഗാന മമിയലാത്തതായിരുന്നു. ഈടാനൊരുന്നതാശമൊന്നും നേടാൻ കഴിഞ്ഞില്ലതിങ്കൽ നിന്നും 62<noinclude></noinclude> 4znkjkjrubg751znfojatv5c5o08zsb താൾ:Sankalpakanthi (Changampuzha).pdf/101 106 83842 244016 2026-06-30T20:33:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചിതറിയ ചിന്തകൾ ഞാനറിഞ്ഞീടാതരാടിയ്ക്കുള്ളിലെ താനന്ദദേവതേ നീ മറഞ്ഞു ചൊല്ലുക.കാലാ, നീയെന്നെക്കാണിച്ച തെല്ലാമൊരു വെറും സ്വപ്നമാണോ? തെല്ലിടയെന്തിനെൻ ചുറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244016 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ചിതറിയ ചിന്തകൾ ഞാനറിഞ്ഞീടാതരാടിയ്ക്കുള്ളിലെ താനന്ദദേവതേ നീ മറഞ്ഞു ചൊല്ലുക.കാലാ, നീയെന്നെക്കാണിച്ച തെല്ലാമൊരു വെറും സ്വപ്നമാണോ? തെല്ലിടയെന്തിനെൻ ചുറ്റുമാ നേരിയ മല്ലികാ സൗരഭം വാരിവീശി വാനില പൊന്മുകിൽത്തരിലിരുന്നു ഞാൻ വീണവായിയ്ക്കുകയായിരുന്നു താരാട്ടും പാടി ഞാൻ താരാമണികളെ താലോലിച്ചീടുകയായിരുന്നു പ്രേമസുരഭില ചിന്തകൾ കൊണ്ടു ഞാൻ പൂമാല കെട്ടുകയായിരുന്നു. കോമള സ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ കോൾമയിർക്കൊള്ളുകയായിരുന്നു. എന്നെ നീയെന്തിനു നിദ്ദയം വീണ്ടുമീ മണ്ണിലേയ്ക്കു വടിച്ചു വീഴ്ത്തി ഹന്ത, നീയിത്ര കഠിനമായി ശിക്ഷിയ്ക്കാ പരാധം ഞാൻ ചെയ്തതാ വാ * 76 0<noinclude></noinclude> 2rq6v8v08cghwnv7qnb3jcomhqdzs74 താൾ:Sankalpakanthi (Changampuzha).pdf/115 106 83843 244017 2026-06-30T20:33:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഒന്നിനിയെങ്കിലും വിശ്രമിയ്ക്കട്ട, തൊ രുന്നതശാന്തിതൻ ശീതളച്ഛായയിൽ. കാടക്കുഴലുമായായുരാരോഗ്യങ്ങ കൂടിക്കുഴഞ്ഞ കാലം സംഗീതപീയൂഷധാരയിൽ മുക്കിട തന്നാശമോഹനജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244017 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഒന്നിനിയെങ്കിലും വിശ്രമിയ്ക്കട്ട, തൊ രുന്നതശാന്തിതൻ ശീതളച്ഛായയിൽ. കാടക്കുഴലുമായായുരാരോഗ്യങ്ങ കൂടിക്കുഴഞ്ഞ കാലം സംഗീതപീയൂഷധാരയിൽ മുക്കിട തന്നാശമോഹനജീവിതം ആദരപൂർവ്വകാമങ്ങയ്ക്കു നിത്യവു മാതിത്ഥ്യമേകട്ടെ, സൗഭാഗ്യസീമകൾ! ആലസ്യമറിയിക്കാവ്യാംബികയ്ക്കു പൂ മാലയോരോന്നു തൊടുത്തുകൊണ്ടങ്ങനെ, ലാലസിച്ചാലും, മഹാകവേ, മേൽ ചേലിലയ്ക്കു ഭവിയ്ക്കു മംഗളം 90<noinclude></noinclude> 8hhckyeewsxjv2erdt3rju6c4pqx9vo താൾ:Sankalpakanthi (Changampuzha).pdf/79 106 83844 244018 2026-06-30T20:33:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നൊന്തുനൊന്തയോ, കഴിയണം ഞാൻ ഹന്ത, നീയില്ല വരില്ല മേലിൽ. * ഒക്കെയും തീർന്നു, നീയസ്തമിച്ചു; ദിക്കുകളെട്ടുമിരുണ്ടു കെട്ടു. സർവ്വാനുഭൂതിയുമൊന്നുപോലി വിധിത്തല്ലി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244018 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നൊന്തുനൊന്തയോ, കഴിയണം ഞാൻ ഹന്ത, നീയില്ല വരില്ല മേലിൽ. * ഒക്കെയും തീർന്നു, നീയസ്തമിച്ചു; ദിക്കുകളെട്ടുമിരുണ്ടു കെട്ടു. സർവ്വാനുഭൂതിയുമൊന്നുപോലി വിധിത്തല്ലിൽ വെറുങ്ങലിച്ചു. മുന്നിൽത്താരി മൂടൽമഞ്ഞും കണ്ണീരും മാത്രമേ ബാക്കിയുള്ളു. പൊട്ടിക്കരഞ്ഞു കൊണ്ടിരുവി ലാറായിതാ, ഞാനിരുട്ടിൽ നി. അയ്യയ്യോ, മൂക്കിൽ വീണുപോം ഞാൻ വയ്യ, നീ സൗഹൃദമോ * ചിന്തിച്ചിരിയ്ക്കാതരാടികൊ ണ്ടെന്തിനിത്തീക്കടൽ പൊട്ടിവീണു ഉജ്ജ്വലസ്വപ്നമേ, നിൻവിയോഗം മതിയൊരു വജ്രപാതം. അള്ളിപ്പിടിയ്ക്കുകയാണതിന്റെ മുള്ളുകളെന്നാത്മ നാളിക കീറിമുറിഞ്ഞതു മാത്രതോറും ചാരവാക്കുന്നതിലല്ല ദം; മുന്നേപ്പോൽക്കഷ്ടമീ മന്നിടത്തി ലൊന്നിനി നിന്മുഖം കാണാൻ പോലും 54<noinclude></noinclude> qpa46aanclgur9r75kjpkl5fa7x0u5y താൾ:Sankalpakanthi (Changampuzha).pdf/88 106 83845 244019 2026-06-30T20:34:22Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാലം ആടലിൻ നേർത്ത മനോഹരമാം മൂടുപടമിട്ടിത്ര നാളും നിൻ മുന്നിലാ ലസൽ പ്രേമഗാനം കണ്ടില്ല, കഷ്ട, മതിൽ മിനുത്ത ചുണ്ടിൽ വിരിഞ്ഞൊരാ മന്ദഹാസം 6% സങ്കല്പകാന്തി' താൾ സൃഷ്ടിച്ചിരിക്കുന്നു 244019 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാലം ആടലിൻ നേർത്ത മനോഹരമാം മൂടുപടമിട്ടിത്ര നാളും നിൻ മുന്നിലാ ലസൽ പ്രേമഗാനം കണ്ടില്ല, കഷ്ട, മതിൽ മിനുത്ത ചുണ്ടിൽ വിരിഞ്ഞൊരാ മന്ദഹാസം 6% സങ്കല്പകാന്തി<noinclude></noinclude> 88xile8gr3ekf3uopgu7jx7bqdjuqnx താൾ:Sankalpakanthi (Changampuzha).pdf/91 106 83846 244020 2026-06-30T20:34:27Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി ജീവിതം ശോകാമല്ല ഒരു ജീവിയും നിസ്സാരമല്ല. നാനാത്വം പാടേ മറന്നു. ലോക മേകമാം സത്തയിൽ നിന്നു. ചിത്തങ്ങൾ തമ്മന്നു ദിവ്യ സത്യസൗന്ദയും നുകർന്നു. എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244020 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി ജീവിതം ശോകാമല്ല ഒരു ജീവിയും നിസ്സാരമല്ല. നാനാത്വം പാടേ മറന്നു. ലോക മേകമാം സത്തയിൽ നിന്നു. ചിത്തങ്ങൾ തമ്മന്നു ദിവ്യ സത്യസൗന്ദയും നുകർന്നു. എല്ലാം സുഖത്തിൻ മുകുരം എ മില്ല ദുഃഖത്തിൻ തിമിരം. 2 ക്ഷീണമനസ്സ, വിചിത്രം എന്നെ കാണിച്ചതെന്തിനിച്ചിത്രം? ഇതിൽ വാസ്തവ ചിഹ്നം ഒന്നു മെല്ലാമൊരോമനസ്സം. മായികം, മായികം, കഷ്ടം ഇതു മായുന്നതെന്തൊരു നഷ്ടം! ഞാൻ കണ്ടതെന്നൊരു ലോകം അയ്യാ ഞാൻ കണ്ടതെന്തൊരു നാകം! പാവനമാമിയും എന്നി പാരിൽപരമായമാകും? അസ്സുപ്രഭാതത്തിൻ മുന്നിൽ മദീ യാക്ഷിയടഞ്ഞെങ്കിൽ മയിൽ 66<noinclude></noinclude> 08pjkgt36j5skjpw49gegv3974obc6n താൾ:Sankalpakanthi (Changampuzha).pdf/93 106 83847 244021 2026-06-30T20:34:34Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മഹാരാജകീയകലാശാലയിൽ മുദ്രവിശാലഹൃദയപ്രതീക്ഷയിൽ മുക്താഭിഷിക്തമായതിന്നൊരെൻ യൗവനം നിത്യനിരാശയിലാഴ്ത്തി, നിശ്ശബ്ദമാ നിസ്തുലസ്വപ്നമകന്നുപോയെങ്കിലും, കാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244021 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മഹാരാജകീയകലാശാലയിൽ മുദ്രവിശാലഹൃദയപ്രതീക്ഷയിൽ മുക്താഭിഷിക്തമായതിന്നൊരെൻ യൗവനം നിത്യനിരാശയിലാഴ്ത്തി, നിശ്ശബ്ദമാ നിസ്തുലസ്വപ്നമകന്നുപോയെങ്കിലും, കാക്കുമ്പോഴിന്നും പുളകം പൊടിപ്പി പൂക്കാലമെത്തിച്ച പൊന്നോണനാളുകൾ ഇല്ല, മറക്കില്ലൊരിക്കലും, നിന്നെ ഞാ നല്ലസൽ സൽക്കലാശാല, ജയിയ്ക്കു ന 68<noinclude></noinclude> 5f4f3twjhuakoux47w2lye5f9rxc9w1 താൾ:Sankalpakanthi (Changampuzha).pdf/102 106 83848 244022 2026-06-30T20:34:38Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്ത ആനന്ദ ദേവത, പോയില്ല നീയെങ്കിൽ ഞാനൊരു താരമായ് മിന്നിയേ അല്ലെങ്കിലെന്തിനു നിന്നെപ്പഴിയ്ക്കുന്ന തല്ലലാണെന്റെ വിഹാരരംഗം. എന്നുമിരുണ്ടാരതിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244022 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്ത ആനന്ദ ദേവത, പോയില്ല നീയെങ്കിൽ ഞാനൊരു താരമായ് മിന്നിയേ അല്ലെങ്കിലെന്തിനു നിന്നെപ്പഴിയ്ക്കുന്ന തല്ലലാണെന്റെ വിഹാരരംഗം. എന്നുമിരുണ്ടാരതിന്റെ കാരാഗൃഹം തന്നിലിരുമ്പഴിക്കെട്ടിനുള്ളിൽ, മുറ്റും ചിറകടിച്ചാർത്തു പിടയ്ക്കണം മുക്തികിട്ടാതെ മത്ത ചിത്രം! എന്തിനു, കഷ്ടം, കൊതിയ്ക്കുന്നു പാഴില ഇല്ലില്ല, ലോകമേ, നിന്നോടൊരിയ്ക്കലും ചൊല്ലില്ല ഞാനൊരു നന്ദിപോലും! വേണെങ്കിലെന്നെ നീ മേലിലുമിങ്ങനെ വേദനിപ്പിച്ചു രസിച്ചുകൊള്ളു ഹാ, നിന്റെ കൈയിലെ മുള്ളാത്തയെ പ്രാണനിൽക്കുത്തിച്ചുകൊള്ളു എന്നിട്ടും പോരെങ്കിലെൻ ജീവരക്തത്താൽ നിന്നന്തദാഹം കെടുത്തുകൊള്ളു! എന്നാലുമില്ല, ഞാൻ വന്നിടുകില്ല, നിൻ മുന്നിലൊരു വെറും ഭിക്ഷുവായി! നിന്നനുകമ്പയ്ക്കു കാണിയ്ക്കു വെയ്ക്കുവാൻ നിർമ്മിച്ച് കൂപ്പുകൈകൊട്ടുമായി 77<noinclude></noinclude> t5267z782nnv0budebo24gcysy2bty9 താൾ:Sankalpakanthi (Changampuzha).pdf/89 106 83849 244023 2026-06-30T20:34:42Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിഴൽ പൊപ്പോയ കാലങ്ങൾ മാമക ജീവിത സ്വപ്നലതികതൻ പല്ലവങ്ങൾ; എന്തെല്ലാം നിങ്ങൾ പറഞ്ഞാലുമുണ്ട യെന്തോ വിശേഷവശീകരത്വം. അല്ലെങ്കിലെന്തിനാണെൻ മനമങ്ങോട്ടു ചെല്ലുന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244023 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നിഴൽ പൊപ്പോയ കാലങ്ങൾ മാമക ജീവിത സ്വപ്നലതികതൻ പല്ലവങ്ങൾ; എന്തെല്ലാം നിങ്ങൾ പറഞ്ഞാലുമുണ്ട യെന്തോ വിശേഷവശീകരത്വം. അല്ലെങ്കിലെന്തിനാണെൻ മനമങ്ങോട്ടു ചെല്ലുന്നതെത്ര വിലക്കിയിട്ടും ഇടാൻ രാഗം നടിച്ചിരിക മാടിവിളിയ്ക്കുന്നു ഭാവിയെന്നെ. എങ്കിലുമെന്തുകൊണ്ടാണാവോ, തെല്ലൊരു ശങ്കയെനിക്കുണ്ടെടുത്തു ചെല്ലാൻ. ആയിരം ക്ലേശങ്ങൾ മുന്നിട്ടുനിന്നാലും മായവയോടൊക്കെ മടിയ്ക്കാം; പ്രേമനിത്യത ചുറ്റും നിറഞ്ഞാലും നീ മയങ്ങാതെ ഞാൻ പാട്ടുപാടാം. എൻമനസ്പന്ദനം നിന്നാല തോർത്തിട്ട ന്നെന്നെക്കുറിച്ചാരും കേണിടേണ്ട എന്നന്ത്യവിശ്രമസ്ഥാനത്തിലാരുമൊ രണ്ണവിളക്കും കൊളുത്തിടേണ്ട ആനന്ദ ലോകമേ, നീയെന്തിനോക്കണം ഞാനാകും തുസ്സ്വചിത്രം 64<noinclude></noinclude> luhe5nkgnzn3qc8zg7lcawmel2s5ptv താൾ:Sankalpakanthi (Changampuzha).pdf/92 106 83850 244024 2026-06-30T20:34:45Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്റെ ഗുരുനാഥൻ നുകവും തോളത്തേന്തിക്കായി പോകും സുകൃതസ്വരൂപമേ, നിന്നെ ഞാൻ നമിക്കുന്നു. പൊരിവെയിലീ നിന്റെയുഗ്രമാം തപസ്സ നിറയക്കതിർക്കുല ചൂടിച്ചു നെല്പാടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244024 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>എന്റെ ഗുരുനാഥൻ നുകവും തോളത്തേന്തിക്കായി പോകും സുകൃതസ്വരൂപമേ, നിന്നെ ഞാൻ നമിക്കുന്നു. പൊരിവെയിലീ നിന്റെയുഗ്രമാം തപസ്സ നിറയക്കതിർക്കുല ചൂടിച്ചു നെല്പാടത്ത മണ്ണിൽ നിന്നുയർത്തുന്നു നിൻയാവാത്സല്യങ്ങൾ കണ്ണഞ്ചും മരതകപ്പച്ചയിൽ പവിഴങ്ങൾ താവകത്യാഗം താലികെട്ടിക്കാതിരുന്നെങ്കിൽ വിശ്വം ചുമ്മാതിരുന്നു നാ ഇന്നവൾ സുമംഗളയായിതാ വനികളിൽ പ്പൊന്നണിത്തരിവള കിലുക്കിക്കളിക്കുന്നു. കുഞ്ഞാറ്റക്കിളികളെക്കൂടിയും കൂടിച്ചല്ലോ നെഞ്ഞലിഞ്ഞുതിരും നിൻ കനിവിൻ നിശ്വാസങ്ങൾ തത്തകൾ പച്ചച്ചിറകടിച്ചു, പാടത്തു നി ത്തമഗുണങ്ങളെ നിതരാം കീർത്തിക്കുന്നു; ചെണ്ടുകൾ നിൻ മാനസം വിടർത്തിക്കാണിക്ക വണ്ടുകൾ മൂളുന്നിതാ നിദാനം മേന്മേൽ എന്നിട്ടും, ലോകം മാത്രം കണ്ണടച്ചിരുന്നുകൊ ടിന്നിതാ, കഷ്ടം, നിന്നെ മദിച്ചു ദയാഹീനം ദിവ്യതാസം നീയാണെന്നുമെൻ ഗുരുനാഥൻ. 67<noinclude></noinclude> e7x2zkemq2vgfcf4monzj43lpn71o1l താൾ:Sankalpakanthi (Changampuzha).pdf/94 106 83851 244025 2026-06-30T20:34:51Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തിരുമുൽക്കാഴ്ച ആരുമറിഞ്ഞിടാതെൻ ജീവിതത്തിലേ യാരാൽ നടന്നു വരുന്നവളാരു നീ പത്തുമെൻ ചിത്തം തുളുമ്പിടുമ്മാതാ, കേൾപ്പൂ നിൻ നേരിയ കാൽച്ചിലമ്പൊച്ചകൾ നെഞ്ചിടിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244025 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തിരുമുൽക്കാഴ്ച ആരുമറിഞ്ഞിടാതെൻ ജീവിതത്തിലേ യാരാൽ നടന്നു വരുന്നവളാരു നീ പത്തുമെൻ ചിത്തം തുളുമ്പിടുമ്മാതാ, കേൾപ്പൂ നിൻ നേരിയ കാൽച്ചിലമ്പൊച്ചകൾ നെഞ്ചിടിപ്പേറ്റുമാരെത്തുന്നു ചാരെ, നിൻ ചഞ്ചലവസ്ത്രാഞ്ചലസ്വനവീചികൾ, ചിന്നിക്കുന്നു മീനാളത്തിൽ നിൻനെടുവീപ്പിൻ സുഗന്ധലഹരികൾ! ആരു നീയുജ്ജ്വല ജ്യോതിവിലാസമേ ആരു നീയുൽക്കട പ്രവിശാലമാ രണ്ട ഇത്രയും കാലമെൻ ചിന്തകൾക്കപ്പുറ അജ്ഞാതയായ് നിന്നൊളിച്ചുകളിച്ചു നീ അങ്ങിങ്ങു കണ്ടു മൽസ്വപ്നരംഗങ്ങളി ലവ്യക്തമായി നിൻ കാലടിപ്പാടുകൾ അപ്പാദമുദ്രകൾ ചുംബിച്ചു, നിന്നെയോ ത്തെത്ര നാളായ ിരുന്നു കരഞ്ഞു ഞാൻ എൻ നിഴലിന്റെ പുറകിൽ മറഞ്ഞുനി ന്നെന്തിനോ, നിന്നെ ഞാൻ കാത്തു പലപ്പോഴും 69 7 *<noinclude></noinclude> k7hpdz2kjl51w9mwz8hpbm9qn0web76 താൾ:Sankalpakanthi (Changampuzha).pdf/103 106 83852 244026 2026-06-30T20:34:53Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സങ്കല്പകാന്തി അല്പനാളെന്നെന്നുനിന്നീടിനാ പരിഷ മതെങ്ങു പോയി മായാമയൂഖലയിതെന്തൊരു മാനസാകഷകശ്രീവിലാസം ചിന്തിച്ചിരിയ്ക്കാതരാടിയ്ക്കുള്ളില തെന്തിനെൻ ജീവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244026 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സങ്കല്പകാന്തി അല്പനാളെന്നെന്നുനിന്നീടിനാ പരിഷ മതെങ്ങു പോയി മായാമയൂഖലയിതെന്തൊരു മാനസാകഷകശ്രീവിലാസം ചിന്തിച്ചിരിയ്ക്കാതരാടിയ്ക്കുള്ളില തെന്തിനെൻ ജീവനിൽ വെള്ള വിശി ചിന്തിച്ചിരിയ്ക്കാതിരാടിയ്ക്കുള്ളില തെന്തിനു വീണ്ടും പറന്നുപോയി? സ്വപ്ന മതേതോ സുരഭിലസുന്ദര സ്വപ്നം! ചലചലനചിത്രം! ആ മഴവില്ലിനെയാ മണിനാദം, നീ മി്യഭാവന, നിത്യമാക്കി എന്നിട്ടിരുട്ടിലിവിടെത്തനിച്ചു നീ യെന്നെ വിട്ടിട്ടു, നിൻ തോണി നീക്കി പോകാന് പോകാതെ ന്നത്ര ഞാൻ കണ്ടിട്ടും നീ കനിഞ്ഞീലെങ്കിൽ പോലും എല്ലാം കിനാവുകളെല്ലാം നിഴലുക ളെല്ലാം മരീചികാവീചികകൾ ഇങ്ങനെയാണെങ്കിലയോ, ജഗത്തിനി ലെങ്ങനെയെന്തിനെ വിശ്വസിയ്ക്കാം ? എന്തിനീ ലോകം വിഷാദകാലുഷ്യമെന ചിന്ത, നിൻവാതിൽ തുറന്നു നല് കൂ. ഒന്നു ഞാൻ പോകട്ടേ വീണ്ടുമസ്സങ്കല്പ നന്ദനത്തോപ്പിലെപ്പൂന്തണലിൽ 78<noinclude></noinclude> 44k295c0qrvg7siewdciqu7nlo3g1lp താൾ:Sankalpakanthi (Changampuzha).pdf/90 106 83853 244027 2026-06-30T20:35:12Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വെറും സ്വപ്നം പാരാകെ മന്ദമുണർന്നു വിണ്ണിൽ പാടലകാന്തി കിടന്നു. പാപാന്ധകാരമകന്നു. മന്നിൽ യാതനയെല്ലാമൊഴിഞ്ഞുലോകം ഗീതാത്മകമായ്ക്കഴിഞ്ഞു. ചിന്താഗ്നി കത്തിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244027 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വെറും സ്വപ്നം പാരാകെ മന്ദമുണർന്നു വിണ്ണിൽ പാടലകാന്തി കിടന്നു. പാപാന്ധകാരമകന്നു. മന്നിൽ യാതനയെല്ലാമൊഴിഞ്ഞുലോകം ഗീതാത്മകമായ്ക്കഴിഞ്ഞു. ചിന്താഗ്നി കത്തിപ്പൊലിഞ്ഞു ചിത്തം മന്ദഹാസത്തിലലിഞ്ഞു. വിശ്വസമാധാനഹാരം. - കേൾക്കുന്നതില്ല ശകാരം. ആരു മോന്നതാകാരം എല്ലായിടത്തും വെളിച്ചം കാണു ന്നുല്ലാസത്തിന്റെ തെളിച്ചം. ഭദ്രമിക്കൽ പ്രപഞ്ചം ഇതിൽ യുദ്ധമെന്നില്ലൊരു ശബ്ദം. എങ്ങുമൊരോംകാരഘോഷം കേൾക്കാ മെന്തെന്തിനെന്തു വിശേഷം? എന്തൊരു ഭാഗ്യഭാവം ആ മെന്തൊരു സൗരഭാവം 65<noinclude></noinclude> f3zcwwlc14d0lon4psksnypc6flz8pj താൾ:Sankalpakanthi (Changampuzha).pdf/116 106 83854 244028 2026-06-30T20:35:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചങ്ങമ്പുഴയുടെ കൃതികൾ 1 8 0 20 0 രമണൻ ദേവഗീത സ്പന്ദിക്കുന്ന അസ്ഥിമാടം പരാധികൾ ദിവ്യഗീതം രക്തപുഷ്പങ്ങൾ 200 1 0 0 1 8 0 1 0 0 1 80 1 4 0 ആകാശഗംഗ കളിത്തോഴി വത്സല ആരാധകൻ മോഹിനി ശ്രീതില...' താൾ സൃഷ്ടിച്ചിരിക്കുന്നു 244028 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ചങ്ങമ്പുഴയുടെ കൃതികൾ 1 8 0 20 0 രമണൻ ദേവഗീത സ്പന്ദിക്കുന്ന അസ്ഥിമാടം പരാധികൾ ദിവ്യഗീതം രക്തപുഷ്പങ്ങൾ 200 1 0 0 1 8 0 1 0 0 1 80 1 4 0 ആകാശഗംഗ കളിത്തോഴി വത്സല ആരാധകൻ മോഹിനി ശ്രീതിലകം ചൂഡാമണി കരടി 1 4 0 100 2 8 0 080 080 08 0 0 80 080 0 12 0 1 0 0 1 0 0 080 0 80 080 അനശ്വരഗാനം യവനിക സാഹിത്യചിന്തകൾ നിർവൃതി മഞ്ഞക്കിളികൾ 1 8 0 1 8 0 1 0 0 08 0 08 0 100<noinclude></noinclude> ctay097gpnjfp851vsfxxzzf0f2j8xv താൾ:Sankalpakanthi (Changampuzha).pdf/118 106 83855 244029 2026-06-30T20:35:32Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244029 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:Sankalpakanthi (Changampuzha).pdf/117 106 83856 244030 2026-06-30T20:35:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിർവ്വാണമണ്ഡലം അസ്ഥിയുടെ പൂക്കൾ പാടുന്ന പിശാച സ്വരരാഗസുധ മണിവീണ ലീസും മെലിസാന്ദയും കഥാരത്നമാലിക തളിർത്താത്തുകൾ രാഗപരാഗം ശ്മശാനത്തിലെ തുളസി നിലാവിൽ 2 ഇടപ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244030 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നിർവ്വാണമണ്ഡലം അസ്ഥിയുടെ പൂക്കൾ പാടുന്ന പിശാച സ്വരരാഗസുധ മണിവീണ ലീസും മെലിസാന്ദയും കഥാരത്നമാലിക തളിർത്താത്തുകൾ രാഗപരാഗം ശ്മശാനത്തിലെ തുളസി നിലാവിൽ 2 ഇടപ്പള്ളി രാഘവൻ പിള്ളയുടെ എല്ലാ കൃതികളും കൂടി ശിഥിലഹൃദയം (കഥ 1 1 01 01 2 2 2 1 0 1 0 0 01 0 12 1 { 1 2 1 1 1 1 1 1 1 0 { 0 1 t 5 C 0 € 0 12 1 0 മംഗളോദയം മിററഡ്, തൃശ്ശിവപേ<noinclude></noinclude> boih0qe65p9kpabu4gtgxm0pv7b9k3f താൾ:Sankalpakanthi (Changampuzha).pdf/119 106 83857 244031 2026-06-30T20:35:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നാരായണീയം സവ്യാഖ്യാനം കാലത്തിന്റെ കണ്ണാടി (മുണ്ടശ്ശേരി) 6) ഞ ങ്ങ ളു ട പുതിയ പ്രസിദ്ധീകരണങ്ങൾ 10_0_ 0_12_ വിലക്കപ്പെട്ട പഴങ്ങൾ (സുകുമാരൻ പൊറക്കാട്ട്) 18 സാഹിത്യ കൌ ഭം (വ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244031 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നാരായണീയം സവ്യാഖ്യാനം കാലത്തിന്റെ കണ്ണാടി (മുണ്ടശ്ശേരി) 6) ഞ ങ്ങ ളു ട പുതിയ പ്രസിദ്ധീകരണങ്ങൾ 10_0_ 0_12_ വിലക്കപ്പെട്ട പഴങ്ങൾ (സുകുമാരൻ പൊറക്കാട്ട്) 18 സാഹിത്യ കൌ ഭം (വടക്കുംകൂർ) 4_0._ സാഹിത്യസഞ്ചാരം (ജി. കെ. എൻ. 1_8 വിശപ്പ് (ബഷീർ) 1_4 കള്ളിപ്പൂക്കൾ (പൊറക്കാട്ട്) 14. വൈജയന്തി 1_0. കൊന്തയിൽനിന്നു കുരിശിലേയ്ക്ക് (മുണ്ടശ്ശേരി 2_8_ ഇണയും പ്രാവും (സ്വാമി ബ്രഹ്മവ്രതൻ) പെണ്ണും മണ്ണും 1_8_ 1_0_0 1_8_0 1_8_0 2_0_0 ദ്വാദശനിശ (കോയാൽ കൊച്ചുണ്ണിമേനോൻ) തറവാടിത്തം (ചെറുകാട് കേരളീയശാകുന്തളം (വെളുത്താട്ടു നമ്പൂതിരി) സൌന്ദഭൂമിയിലെ ജനത (എ. കെ. ബാലകൃഷ്ണപിള്ള)3_0_0 മുഖച്ഛായകൾ (എം. ആർ. ബി. മലയാനാടുകളിൽ (പൊറക്കാട്ട്) മൊപ്പ് (ചെറുകാട് ശാസ്ത്ര സരണി (എസ്. പരമേശ്വരൻ) ഭൂമിയുടെ ആത്മകഥ (എം. സി. നമ്പൂതിരിപ്പാട്) ജ്യോതിഷ ബാലബോധിനി (പി. കെ. കോരു കുട്ടികളുടെ സയൻസ് (ഒ. പി. നമ്പൂതിരിപ്പാട്) കൃഷ്ണാജ്ജുനവിജയം ആട്ടക്കഥ വസന്തലക്ഷ്മി (കെ. വി. എം. സ്മൃതിമായും (കെ. കെ. രാജാ 1_4_0 2_0_0 1_0_0 1_0_0 0_12_0 3_0_0 1_0_0 0_10_0 2_8_ O ] _ __ U 1_12_0 മംഗളോദയം ലിമിറ്റഡ്. തൃശ്ശിവപേരൂർ<noinclude></noinclude> ken3rh2bt3u4ghzkuoyg57twppwe1ne താൾ:ഗാന്ധിസം.pdf/29 106 83858 244032 2026-06-30T20:46:31Z Sreejithk2000 57 പുതിയ താൾ 244032 proofread-page text/x-wiki <noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|21}} തീരുമാനം അന്തഃകരണത്തിന്റെ പ്രേരണയിൽ നിന്നും കിട്ടും. അതുതന്നെയാണ് ഉള്ളിലെ വെളിച്ചം. {{ന|[] മതവും മതഗ്രന്ഥങ്ങളും}} {{text-indent|2em|ഗാന്ധിജി ജനനം കൊണ്ടും വിശ്വാസം കൊണ്ടും ഹിന്ദുവാണ്. എന്നാൽ ഹിന്ദു മതത്തിന്റെ സത്തയെ-തത്വത്തെ-അല്ലാതെ ആചാരങ്ങളെയെല്ലാം അദ്ദേഹം ബഹുമാനിക്കുന്നില്ല. പല അനാചാരങ്ങളേയും നീക്കം ചെയ്യാൻ ശ്രമിച്ചതുകാരണം സനാതനികളെന്നു പറയുന്നവരിൽ നിന്നും എതിർപ്പ് ധാരാളം ഉണ്ടായിട്ടുണ്ടു്. അതിനു കാരണം ഹിന്ദുമതത്തിനും ഉപരിയായ ഒരു മതത്തിൽ ഗാന്ധിജി വിശ്വസിക്കുന്നു എന്നതാണു്. 1921-ൽ തന്നെ ഗാന്ധിജി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടു്. അദ്ദേഹം പറയുന്നു "മതമെന്നതിൽ ഞാൻ അൎത്ഥമാക്കുന്നതെന്തെന്നു പറയാം. എല്ലാ മതങ്ങളെക്കാളും ശ്രേഷ്മെന്നു ഞാൻ മതിക്കുന്ന ഹിന്ദുമതമല്ലത്. ഹിന്ദുമതത്തിനും ഉപരിയായ ഒരു മതം. അതു് ഒരാളിന്റെ സകല സ്വഭാവവും മാറ്റുന്നതിനു ശക്തിയുള്ളതും, അവന്റെ ഉള്ളിലുള്ള സത്യത്തോടു അവനെ സ്ഥിരമായി ബന്ധിക്കുന്നതിനു ത്രാണിയുള്ളതും സദാ പരിശുദ്ധി നൽകുന്നതുമായ ഒന്നാണ്. അത് മനുഷ്യനിൽ സ്വാഭാവികമായുണ്ടാകുന്ന ഘടകവും പൂർണ്ണമായി വികസിക്കുന്നതിലേക്കു ഏതു പ്രയത്നവും സാരമില്ലെന്നു കരുതുന്നതും, ആത്മാവു് സൃഷ്ടികർത്താവിനെ കാണുന്നതുവരെയും സ്രഷ്ടാവും ആത്മാവുമായുള്ള സാക്ഷാൽ ബന്ധത്തെപ്പറ്റി അറിയുന്നതും ആത്മാവിനു് വിശ്രമം നൾകാതെ}}<noinclude></noinclude> l79kcdxtdrjodu8pnpqn6fgu5fy9f1n സൂചിക:Ramakrishnashtakam.pdf 104 83859 244036 2026-07-01T04:07:37Z MoosadWiki 13329 '' താൾ സൃഷ്ടിച്ചിരിക്കുന്നു 244036 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=ശ്രീരാമകൃഷ്ണാഷ്ടകം |Subtitle= |Volume=ഒന്ന് |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=X |Pages=<pagelist /> |Volumes= |Remarks=ശ്രീരാമകൃഷ്ണനെ സ്തുതിക്കുന്ന എട്ടു സംസ്‌കൃത ശ്ലോകങ്ങൾ |Notes= |Header= |Footer= }} jnypuzyr1ca9wahbfroadr57agzza8o 244037 244036 2026-07-01T04:10:41Z MoosadWiki 13329 244037 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=ശ്രീരാമകൃഷ്ണാഷ്ടകം |Subtitle= |Volume=ഒന്ന് |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=X |Pages=<pagelist /> |Volumes= |Remarks=ശ്രീരാമകൃഷ്ണനെ സ്തുതിക്കുന്ന ഒൻപതു സംസ്‌കൃത ശ്ലോകങ്ങൾ |Notes= |Header= |Footer= }} b8mxlxrzo6e6k5j2esfhxeirwaocv9u 244038 244037 2026-07-01T04:13:08Z MoosadWiki 13329 244038 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=ശ്രീരാമകൃഷ്ണാഷ്ടകം |Subtitle= |Volume=ഒന്ന് |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=വിദ്യാവിലാസം പ്രസ്, തലശ്ശേരി |Address= |Printer= |Year= |Source=pdf |Image=1 |Progress=X |Pages=<pagelist /> |Volumes= |Remarks=ശ്രീരാമകൃഷ്ണനെ സ്തുതിക്കുന്ന ഒൻപതു സംസ്‌കൃത ശ്ലോകങ്ങൾ |Notes= |Header= |Footer= }} ecm9pm8cwk6e4neqlu9w990kgmsztp3 244046 244038 2026-07-01T05:46:19Z Manojk 804 244046 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=ശ്രീരാമകൃഷ്ണാഷ്ടകം |Subtitle= |Volume=ഒന്ന് |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=വിദ്യാവിലാസം പ്രസ്, തലശ്ശേരി |Address= |Printer= |Year= |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks=ശ്രീരാമകൃഷ്ണനെ സ്തുതിക്കുന്ന ഒൻപതു സംസ്‌കൃത ശ്ലോകങ്ങൾ |Notes= |Header= |Footer= }} gmflm35mqb2y3gz3sjqu2xnh9oy1k9t 244047 244046 2026-07-01T05:53:25Z Manojk 804 244047 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item= |Title=[[ശ്രീ രാമകൃഷ്ണാഷ്ടകം]] |Subtitle= |Volume=ഒന്ന് |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher=വിദ്യാവിലാസം പ്രസ്, തലശ്ശേരി |Address= |Printer= |Year= |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks=ശ്രീരാമകൃഷ്ണനെ സ്തുതിക്കുന്ന ഒൻപതു സംസ്‌കൃത ശ്ലോകങ്ങൾ |Notes= |Header= |Footer= }} ngpnt4brbija7vcuhcp46kgm882st8i താൾ:Ramakrishnashtakam.pdf/2 106 83860 244039 2026-07-01T04:29:04Z MoosadWiki 13329 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാളിന്ദീതോയപാനോപഹൃത നിജസഖാൻ ജീവയിത്വാഥ കൃത്വാ വ്യാളേന്ദ്രം ക്ഷ്വേളമത്തം മഥിതമദഭരം ഹാർദ്ദ മുഗ്ദ്ധഃ കടാക്ഷഃ' താൾ സൃഷ്ടിച്ചിരിക്കുന്നു 244039 proofread-page text/x-wiki <noinclude><pagequality level="1" user="MoosadWiki" /></noinclude>കാളിന്ദീതോയപാനോപഹൃത നിജസഖാൻ ജീവയിത്വാഥ കൃത്വാ വ്യാളേന്ദ്രം ക്ഷ്വേളമത്തം മഥിതമദഭരം ഹാർദ്ദ മുഗ്ദ്ധഃ കടാക്ഷഃ<noinclude></noinclude> 7hu8t8pquvo2voj65gtb7aaly57mx5z താൾ:Ramakrishnashtakam.pdf/1 106 83861 244041 2026-07-01T05:44:31Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രാമകൃഷ്ണാഷ്ടകം 189 കെ. നാരായണൻ മൂസ്സത് തളിപ്പറ at 6.' താൾ സൃഷ്ടിച്ചിരിക്കുന്നു 244041 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രാമകൃഷ്ണാഷ്ടകം 189 കെ. നാരായണൻ മൂസ്സത് തളിപ്പറ at 6.<noinclude></noinclude> dlltvjsbko7ake3c5t32dvvffbihsiw താൾ:Ramakrishnashtakam.pdf/3 106 83862 244042 2026-07-01T05:44:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2 പി കെ ഗോപബാലാവികിരഭിപ്ര യോഗിഎന്മന്ദിര പാപീതീര തഹിതനിര മോദി വാദ്യമേ താപാക്കുവാൻ ഗുരുവചനത സ്വാന്തരം പ്ര 3 ഹത്വാ രാഗാദിരോഗാമിനികാ, മശേഷാ. കൃത്വാ, സംഗഭാവാലമമല...' താൾ സൃഷ്ടിച്ചിരിക്കുന്നു 244042 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>2 പി കെ ഗോപബാലാവികിരഭിപ്ര യോഗിഎന്മന്ദിര പാപീതീര തഹിതനിര മോദി വാദ്യമേ താപാക്കുവാൻ ഗുരുവചനത സ്വാന്തരം പ്ര 3 ഹത്വാ രാഗാദിരോഗാമിനികാ, മശേഷാ. കൃത്വാ, സംഗഭാവാലമമലയാ താരം പ ഇതാ, സാസസാധുക്തി. സരസരം മാനസം മാമകീനം<noinclude></noinclude> 808glshelypq958qppxyuyr8sjnuste താൾ:Ramakrishnashtakam.pdf/4 106 83863 244043 2026-07-01T05:45:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നിത്യം സാരമോഹാവ വിഷയതരംഗോളി ചിത്രം, ദുഭാഗ്യനകാനനഗതയിലാ സങ്കേതമാത്രം ഭൃത്യം മാം ലോകരക്ഷാനിപുണചരണ സാധുകൃതചാർദ്രചിത്ത 5 ഓരാശാവ്യാളിഫോരെ ദിനമനുഭൂമിത സാതെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244043 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നിത്യം സാരമോഹാവ വിഷയതരംഗോളി ചിത്രം, ദുഭാഗ്യനകാനനഗതയിലാ സങ്കേതമാത്രം ഭൃത്യം മാം ലോകരക്ഷാനിപുണചരണ സാധുകൃതചാർദ്രചിത്ത 5 ഓരാശാവ്യാളിഫോരെ ദിനമനുഭൂമിത സാതെ സംസാരസിസുശിതവിഷയം കല അതാ കാണ താരസാര വൃകനികരനില ഭ്രാന്തിമാരെ ശരീരെ ദൂരീകൃത ത്മബുദ്ധിം ഹൃദി സം<noinclude></noinclude> 2jny1nxbb435tzz4mxwu5f8tkysg4sj താൾ:Ramakrishnashtakam.pdf/5 106 83864 244044 2026-07-01T05:45:17Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '6 ക്യാനന്ദാനുഭാൗ നിഹതകലിമയെന വേദവേദാംഗൻ വാക്യാജ്ഞാനതു ജഗദ്വിഷയക സർവ്വസിദ്ധാന്തസാ ഉപജ്ഞാവില്ലൻ ഗുരുവാചരണാം കല പധാന്താംതന്നെ മദി സം രാമകൃഷ്ണ മോ 7 സച്ചിത്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244044 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>6 ക്യാനന്ദാനുഭാൗ നിഹതകലിമയെന വേദവേദാംഗൻ വാക്യാജ്ഞാനതു ജഗദ്വിഷയക സർവ്വസിദ്ധാന്തസാ ഉപജ്ഞാവില്ലൻ ഗുരുവാചരണാം കല പധാന്താംതന്നെ മദി സം രാമകൃഷ്ണ മോ 7 സച്ചിത്സാനപ്രകാൻ നിഖില നിഗമ വാക്യാരൂപാ സവിത്താ ശൃംഗായിൽ സരസത സാധുരക്ഷാസമ സച്ചൻ ശുദ്ധസ്വാന്തരകരണഗ തത മസ്യാദില സ്വച്ഛന്ദാമാനു മദി സതതം<noinclude></noinclude> lzy31vdgh20umlevn5ovigb7eark81j താൾ:Ramakrishnashtakam.pdf/6 106 83865 244045 2026-07-01T05:45:30Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വേദാന്തജ്ഞാനതു വിധിവിഹിതതാ ഭാസമാനാൻ ദാന്തസമാനത സദസദൻ ചിത ഭ്രാന്തചിത്താനുരൂപ മോദാന്താത്ഥാനതൗ സകലവിധ പദാ നാദാന്ത ബ്രഹ്മരൂപേ മമ്മി സതതം രാമകൃഷ്ണൻ രമേതാ ഏവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244045 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>വേദാന്തജ്ഞാനതു വിധിവിഹിതതാ ഭാസമാനാൻ ദാന്തസമാനത സദസദൻ ചിത ഭ്രാന്തചിത്താനുരൂപ മോദാന്താത്ഥാനതൗ സകലവിധ പദാ നാദാന്ത ബ്രഹ്മരൂപേ മമ്മി സതതം രാമകൃഷ്ണൻ രമേതാ ഏവം ശ്രീരാമകൃഷ്ണാഷ്ടകമന്ദിരചിതം ശശിജ്ഞാവാ ഭാവോത്ഭുതാധിബാധാകലുഷിതഹൃദയാ ഫാദകം വേദസാരം ഭാവിയോനിദാനം ഭവജലനിധി. താരകം താരക.. വിഭാവൈകമാന്തിമദിവസം ഗീയതാം പിയതാാശം.<noinclude></noinclude> 645si1clx5hj8tu4vpbygomn8hx3h88 ഉപയോക്താവിന്റെ സംവാദം:Aaron Khayal 3 83866 244053 2026-07-01T10:54:54Z Manojk 804 '{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു 244053 wikitext text/x-wiki '''നമസ്കാരം {{BASEPAGENAME}} !''', [[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]] വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]] *[[Help:എഡിറ്റിംഗ്‌ വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]] *[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]] *[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] *[[സഹായം:എഡിറ്റിംഗ്‌ വഴികാട്ടി|എഡിറ്റിംഗ്‌ വഴികാട്ടി]] <!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]] *[[Help:ചിത്ര സഹായി|ചിത്ര സഹായി]] *[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ‍]] *[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]] *[[സഹായം:ടൈപ്പിംഗ്‌|മലയാളത്തിലെഴുതാൻ]] --> <!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ‍‍]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. --> '''വിക്കിഗ്രന്ഥശാല''' സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Aaron Khayal|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. -- [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 10:54, 1 ജൂലൈ 2026 (UTC) 1wdoohsmlw6awi6fa935a73p8ip9t4o പ്രമാണം:1982-dhikkariyude-kathal-c-j-thomas.pdf 6 83867 244054 2026-07-01T11:18:38Z Manojk 804 ധിക്കാരിയുടെ കാതൽ. സി ജെ തോമസ്സ് രചിച്ച പുസ്തകം 244054 wikitext text/x-wiki == ചുരുക്കം == ധിക്കാരിയുടെ കാതൽ. സി ജെ തോമസ്സ് രചിച്ച പുസ്തകം == അനുമതി == {{PD-India}} ierfbtsk6eapi4z2vwyniai26jmn5nr സൂചിക:1982-dhikkariyude-kathal-c-j-thomas.pdf 104 83868 244055 2026-07-01T11:19:12Z Manojk 804 '' താൾ സൃഷ്ടിച്ചിരിക്കുന്നു 244055 proofread-index text/x-wiki {{:MediaWiki:Proofreadpage_index_template |wikidata_item=Q140391552 |Title= |Subtitle= |Volume= |Issue= |Edition= |Author= |Foreword_Author= |Translator= |Editor= |Illustrator= |Lyricist= |Composer= |Singer= |Publisher= |Address= |Printer= |Year= |Source=pdf |Image=1 |Progress=C |Pages=<pagelist /> |Volumes= |Remarks= |Notes= |Header= |Footer= }} iexfoxp8aaci8bsbtym9hc10f6jk8wr താൾ:1982-dhikkariyude-kathal-c-j-thomas.pdf/1 106 83869 244056 2026-07-01T11:20:20Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244056 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:1982-dhikkariyude-kathal-c-j-thomas.pdf/136 106 83870 244057 2026-07-01T11:20:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധിക്കാരിയുടെ കാതൽ കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ സി. ജെ. യുടെ കാതലേറിയ ചിന്തകളാണു ധിക്കാരിയുടെ കാതലിൽ സമാഹരിച്ചിട്ടുള്ളത്. ഒത്തുതീർപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244057 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ കേരളത്തിലെ സ്വതന്ത്ര ചിന്തകന്മാരിൽ പരമപ്രധാനിയായ സി. ജെ. യുടെ കാതലേറിയ ചിന്തകളാണു ധിക്കാരിയുടെ കാതലിൽ സമാഹരിച്ചിട്ടുള്ളത്. ഒത്തുതീർപ്പിനു തയ്യാറി ല്ലാത്ത ഒരു മനസ്സായിരുന്നു സി. ജെ. ചങ്ങലക്കിടാൻ കഴി യാത്ത ധീരതയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനാധി പത്യത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനമായി അദ്ദേഹം ക്ഷോഭിക്കുന്ന വ്യക്തിയെയും അനുസരിക്കാത്ത ചിന്തയെയും കണ്ടു. അനുസരണക്കേടാണ് ഏററവും നല്ല സ്വഭാവമെന്നും, വിശ്വാസ വിപരീതമാണ് സകല പുരോ ഗതിയുടെയും അടിസ്ഥാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പുരോഹിതന്റെ ളോഹരി കമ്മ്യൂണിസ്റ്റും, കമ്മ്യൂണി സ്റ്റിന്റെ കൊടി വലിച്ചെറിഞ്ഞും ജനാനിപത്യ വിശ്വാസി യും ആയി മാറിയ സി. ജെ. യുടെ ജീവചരിത്രം തുടച്ചയായ നിഷേധങ്ങളുടെയും ധീരമായ അന്വേഷണങ്ങളുടെയും പാത യായിരുന്നു: ക്ഷീണിക്കാത്ത അന്വേഷണതൃഷ്ണയുടെയും വിസ്ഫോടകമായ വിഗ്രഹ ഭഞ്ജനത്തിന്റെയും നാടകീയ മായ ചിന്തയുടെയും നിറഞ്ഞ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാ രത്തിലെ ഓരോ ലേഖനവും, പൂർണ്ണ പബ്ളിക്കേഷൻസ്, കോഴിക്കോട്<noinclude></noinclude> 5ojphgaq3e5agykx32ryzq5c077bttc താൾ:1982-dhikkariyude-kathal-c-j-thomas.pdf/2 106 83871 244059 2026-07-01T11:23:30Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244059 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:1982-dhikkariyude-kathal-c-j-thomas.pdf/11 106 83872 244060 2026-07-01T11:23:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കാക്കണമെന്നു നമ്പൂതിരിമാരെപ്പറ്റി 9 ത്തിലും നമ്പൂതിരിയെ കാണുകയില്ല. ഇങ്ങനെ സഹ സ്രാബ്ദങ്ങളായി ഒരനാരോഗ്യകരമായ പാരമ്പ്യമാണു നമ്പൂതിരിക്കു ലഭിച്ചത്. ഇതിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു 244060 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കാക്കണമെന്നു നമ്പൂതിരിമാരെപ്പറ്റി 9 ത്തിലും നമ്പൂതിരിയെ കാണുകയില്ല. ഇങ്ങനെ സഹ സ്രാബ്ദങ്ങളായി ഒരനാരോഗ്യകരമായ പാരമ്പ്യമാണു നമ്പൂതിരിക്കു ലഭിച്ചത്. ഇതിനും പുറമെ തക്കവും വേദ വും ശാന്തിയുമായി കഴിച്ചകാലം ചൂഷണത്തിന്റേയും വഞ്ചനയുടേയും അലസതയുടേയും പയ്യായമാണു്. ഇതുകൊ ണ്ടും നമ്പൂതിരി നശിക്കുകയില്ലായിരുന്നു, വിശുദ്ധി നിർബ്ബന്ധമില്ലായിരുന്നെങ്കിൽ, സുഖ ഭോഗങ്ങൾക്ക് അബ്രാഹ്മണസ്ത്രീകളും പുത്രോല്പാദനത്തിനു മാത്രം സജാതീയ സ്ത്രീകളും എന്ന ഏർപ്പാടാണ് വഗ്ഗത്തെ നശിപ്പിച്ചത്. വേണ്ടത്ര ജനസംഖ്യാശക്തിയില്ലാതെ വന്നതുകൊണ്ട് സ്വാധീനശക്തി മതത്തിന്റെ അ വിശ്വാസങ്ങളിന്മേൽ മാത്രം ഉറച്ചുനിന്നു. അന്ധവിശ്വാസ ങ്ങൾ തകർന്നു തുടങ്ങിയപ്പോൾ മണലിന്മേൽ പണിത വീടുപോലെയായി. ഇനി ചിന്താഗതി ആകെയൊന്നു മാറ്റിയേ തീരൂ. വനത്തിൽ പുതിയ രക്തം കുത്തിവെയ്ക്കുകതന്നെ വേണം . മനുഷ്യൻ പരിതഃസ്ഥിതികളുടെ മാത്രം സൃഷ്ടിയല്ല. പാര പയ്യവും അതിപ്രധാനമാണ്. ചെടികൾക്കും മൃഗങ്ങൾക്കും വർണ്ണസങ്കരം പ്രയോഗികമാണെങ്കിൽ മനുഷ്യനും അത് ഉത്തമമാണ്. അറബികളുമായി വൻതോതിൽ മിശ്രവി വാഹം നടത്തുക. ഇന്നത്തെ പരിതഃസ്ഥിതിയിൽ അങ്ങ നെയൊരു പ്രസ്ഥാനം തുടങ്ങാൻ നിങ്ങൾക്കു കഴിവുണ്ടാ കുമോ എന്നും ഞാൻ സംശയിക്കുന്നു. പക്ഷേ, ഒന്നു നിങ്ങ ൾക്കു കഴിയും. അതിനെപ്പറ്റി ചിന്തിക്കുക,പഠിക്കുക, അതിനാരെങ്കിലും മുതിർന്നാൽ അതിൻമേൽ ചെളി വാരിയെറിയാനും സ്മാർത്തവിചാരം നടത്താനും ഉള്ള ആഗ്രഹം കുറയ്ക്കുക. ഒന്നുകൂടി ചോദിക്കട്ടെ. ഇനി നിങ്ങളെ ആദ്യം 'തിരു മേനി' എന്നു വിളിക്കുന്ന അളിനെ കരണത്തടിക്കാമോ? ആ വിളി ഇന്നു നിങ്ങളെ അധിക്ഷേപിക്കുകയാണ്. തല്ക്കാലം നിറുത്തട്ടെ. പറഞ്ഞതൊന്നും തെറ്റിദ്ധരി ക്കുകയില്ലല്ലോ. എന്നും നിങ്ങളുടെ സി. ജെ. തോമസ്<noinclude></noinclude> hhl5h7tt782itkune4e2kxgb4haod4h താൾ:1982-dhikkariyude-kathal-c-j-thomas.pdf/21 106 83873 244061 2026-07-01T11:23:39Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യുദ്ധം വൃത്തികെട്ട ഒരേർപ്പാടാണെന്നു പറഞ്ഞാൽ മിക്കയാളുകളും ഉടനെ സമ്മതം മൂളും, അടുത്ത നിമിഷ ത്തിൽ റിക്രൂട്ടിങ്ങാപ്പീസിൽ ചെന്നു പേരെഴുതിക്കുകയും ചെയ്യും. ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244061 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>യുദ്ധം വൃത്തികെട്ട ഒരേർപ്പാടാണെന്നു പറഞ്ഞാൽ മിക്കയാളുകളും ഉടനെ സമ്മതം മൂളും, അടുത്ത നിമിഷ ത്തിൽ റിക്രൂട്ടിങ്ങാപ്പീസിൽ ചെന്നു പേരെഴുതിക്കുകയും ചെയ്യും. ഇതു അതിശയോക്തിപരമായ പ്രസ്താവന യൊന്നുമല്ല. യുദ്ധത്തെ വെറുക്കുക എന്നതും തൊലിപ്പുറ മേയുള്ള ഒരു സെന്റിമെൻറ മാത്രമാണ് മനുഷ്യൻ ഇന്നും അടിസ്ഥാനപരമായി കാപ്പിരിയായതുകൊണ്ടാണോ, യുദ്ധമെന്ന ആശയത്തിലുൾക്കൊള്ളുന്ന എണ്ണമറ്റ ദുരിത ങ്ങളെ വിഭാവനം ചെയ്യുവാനുള്ള കഴിവില്ലായ്മകൊ ണ്ടാണോ എന്നെനിക്കു നിശ്ചയമില്ല. ഏതായാലും യുദ്ധ ത്തെപ്പറ്റി വേണ്ടത്ര ഗൗരവമായി ചിന്തിക്കാത്തതുകൊ ണ്ടാണ് യുദ്ധങ്ങൾ ഉണ്ടാവുന്നതെന്നു വിചാരിക്കാൻ ന്യായമുണ്ടു്. പലരും യുദ്ധത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ട ന്നുള്ളതു സത്യമാണ്. അതിനെ തടയുവാനായി സാർവ്വ ലൗകിക ഘടനകളമുണ്ടാകാറുണ്ട്. തൽപ്രവർത്തകരിൽ പലരും വളരെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നവരു മാണ്. പക്ഷേ, ഇതൊക്കെ പ്രശ്നത്തിന്റെ സമീപ തെങ്ങും എത്തുന്നില്ലെന്നു വളരെ വിനീതമായി അഭി പ്രായപ്പെട്ടുകൊള്ളട്ടെ.' യുദ്ധം എന്നു കേൾക്കുമ്പോൾ ഇക്കൂട്ടർക്കു പലതരം തെറ്റിദ്ധാരണകൾ തലയിൽ കട ന്നുകൂടുന്നണ്ട്. അവയെല്ലാം എണ്ണിപ്പറയുക സാദ്ധ്യമല്ല. പൊതുവെ പറഞ്ഞാൽ കാണേണ്ടതൊന്നും കാണുന്നി ല്ലെന്നു മാത്രം പറയാം. അവരുടെ അഭിപ്രായത്തിൽ യുദ്ധം ഭയങ്കരമാണ്, വൃത്തികേടല്ല. യുദ്ധം ഗംഭീരമാണ്, ഭ്രാന്തല്ല. യുദ്ധം നീതീകരിക്കത്തക്ക ലക്ഷം സന്ദർഭ ങ്ങൾ അവർക്കു കണ്ടുപിടിക്കാൻ കഴിയും. സംഭവ്യമോ അസംഭവ്യമോ ആയ സകലസന്ദർഭങ്ങളിലും യുദ്ധം നിഷിദ്ധമാണ് എന്നവർ സമ്മതിച്ചുതരികയില്ല.<noinclude></noinclude> 2pyaj6i3tpixps44caz8ljaq2irtpur താൾ:1982-dhikkariyude-kathal-c-j-thomas.pdf/31 106 83874 244062 2026-07-01T11:23:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 29 ണെന്നും. പുരോഗമനത്തിനും സദാചാരത്തിനും കുത്തക യെടുത്തിരിക്കുന്ന ഒരു വ്യക്തി നെഹ്റുവിനെ വിമർ ശിക്കാൻ കണ്ട പ്രധാന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244062 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 29 ണെന്നും. പുരോഗമനത്തിനും സദാചാരത്തിനും കുത്തക യെടുത്തിരിക്കുന്ന ഒരു വ്യക്തി നെഹ്റുവിനെ വിമർ ശിക്കാൻ കണ്ട പ്രധാന കായം അദ്ദേഹം പാമിളാ മൗണ്ട് ബാറാനെ ചുംബിച്ചുവെന്നതായിരുന്നു. ഇതുകേട്ടാൽ വഗ്ഗസമരത്തിന്റെ അടിസ്ഥാനം ചുംബന തോന്നും അതെഴുതിയ മാണെന്നും. യഥാർത്ഥകാരണമല്ലെ? ആളിനു ബഹുജനങ്ങളിൽ ഒരു വിഭാഗത്തിന്റെ സ്വഭാവമറിയാം. ലേഡീ വില്ലിംഗ്ധനെപ്പറ്റിയും. സി. പി. രാമസ്വാമി അയ്യരെപ്പറ്റിയും അങ്ങനെ മറു പല ആളുകളെപ്പറ്റിയും പറഞ്ഞിരുന്ന കഥകൾക്ക് എന്തു പ്രചാരമുണ്ടായിരുന്നെന്നും എഴുത്തുകാരൻ മനസ്സിലാക്കിയിട്ടുണ്ട്. ഈ സമ്പ്രദായം ഒട്ടും ഫലപ്രദമല്ലെന്നു പറയാനെ നിക്കു ധൈമില്ല. ഒരു ചെറിയവിഭാഗം ജനങ്ങൾക്കു അതും രുചിച്ചെന്നുവരും. ഒരുഭാഗം അത്രയധികം പരി ശുദ്ധമാണെങ്കിൽ ശത്രുവിഭാഗങ്ങൾ തമ്മിലുള്ള പറയിക്കുന്നതെന്നു വൈരുദ്ധ്യത്തിനു മൂച്ച് കൂടുകയും ചെയ്തേക്കാം. എങ്കിലും അങ്ങനെ സംഭവിക്കുമെന്നു തീച്ചയാക്കാൻ പാടില്ല. സാധാരണയായി തെറി പറയുന്നതും തെറികേട്ടു രസി ക്കുന്നതും ഭീരുക്കളാണ്. അവശതാബോധമാണ് തെറി കണ്ടല്ലോ. എങ്കിലും ഇതു എല്ലാ രാഷ്ട്രീയ കക്ഷികളും ഉപയോഗിക്കുന്ന ഒരായു മായതുകൊണ്ട് അവരെല്ലാം അതിന്റെ വിജയത്തിൽ വിശ്വസിക്കുന്നുവെന്നുവേണം കരുതാൻ. അതുകൊണ്ട അതിന്റെ അനന്തര ഫലങ്ങളെന്തെന്നും ഒന്നു പരിശോധി ക്കേണ്ടതാവശ്യമാണ്. എന്താണ് തെറി ഒരായുധമാക്കുന്നതിൽ തെറ തെറി പറയുന്നത് പാപമായതുകൊണ്ടാണോ, അല്ല. അതു മതപ്രചാരകന്മാരുടെ കായമാണ്. (അവരാണെങ്കിൽ ഈ തൊഴിലിൽ ഒട്ടും പിന്നിലല്ലതാനും.) ഇവിടെ തെറിയെ ഒരു രാഷ്ട്രീയായുധമാക്കരുതെന്നു പറയുന്ന തിന്റെ കാരണം രാഷ്ടീയമാണ്. രാഷ്ട്രീയസമര ങ്ങളിൽ ശത്രുവിനെ വിമർശിക്കുമ്പോൾ ദുർബ്ബലമായി<noinclude></noinclude> k9bfgq5uhfanwhbqbd98wwnqcwmofc4 താൾ:1982-dhikkariyude-kathal-c-j-thomas.pdf/41 106 83875 244063 2026-07-01T11:23:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഫാഷിസ്റ് കമ്യൂണിസം 39 ട്ടെടുത്തു സമുദായത്തിന്റെ പൊതുസ്വത്താക്കണം. അതങ്ങ നെയായിത്തീരുമെന്നതും അനിവായുവുമാണ്. കാരണം, ഫാക്ടറിയിൽ പണിയെടുക്കുന്ന തൊഴിലാളികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244063 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഫാഷിസ്റ് കമ്യൂണിസം 39 ട്ടെടുത്തു സമുദായത്തിന്റെ പൊതുസ്വത്താക്കണം. അതങ്ങ നെയായിത്തീരുമെന്നതും അനിവായുവുമാണ്. കാരണം, ഫാക്ടറിയിൽ പണിയെടുക്കുന്ന തൊഴിലാളികൾ സംഘട നയുടെ ബലം മനസ്സിലാക്കി ഒടുവിൽ അവർ ഭൂരിപക്ഷ ത്തിന്റെ ശക്തിയുപയോഗിച്ചു അധികാരം കൈവ പ്പെടുത്തും. ഈ സംഭവത്തിനു വിപ്ലവമെന്നു പേർ. ആവശ്യവും അനിവായതയും അങ്ങനെ തെളിയിച്ചു വിശ്വാസവും പ്രത്യാശയും നൽകുന്ന അദ്ദേഹം നൽകി. ഈ പുതിയ വഴിത്തിരിവിനു ശാ ഘട്ടം ' എന്നു പേരും കൊടുത്തു. വളർന്നുവരുന്ന യൂറോപ്യൻ വ്യവസായ യുഗത്തിൽ, യൂറോപ്പിനു പുറമേ കണ്ണു പോകാൻ വിഷമമായിരുന്ന ഒരു കാലത്തും, ഫാക്ടറികളിലെ തൊഴിലാളികളുടെ ദയനീ യാവസ്ഥ കണ്ടു വേദനിച്ച ആദർശശാലികൾക്കും ഈ സന്ദേശം വളരെ ഉന്മേഷം നൽകി; അതു പ്രചരിച്ചു. അന്നുണ്ടായ അന്താരാഷ് ട്രീയ തൊഴിലാളിസംഘടന യുടെ ഒന്നാം ഇൻറർ നാഷനൽ ജീവനാഡി ഈ സുവി ശേഷ'മായിരുന്നു. ഏതു പ്രസ്ഥാനത്തിനും ചില അടി സ്ഥാനപ്രമാണങ്ങൾ ഉണ്ടായിരിക്കുന്നതു നല്ലതുതന്നെ. പക്ഷേ, അത്തരമൊരു രേഖയെ ബൈബിളാക്കി മാറ്റിയ താണു കൊള്ളരുതായ്ക യാതൊരു സാമൂഹ്യശാസ്ത്രത്തിലും അച്ചട്ടായ നിയമ ങ്ങൾ നിലനിൽക്കുകയില്ല. ഭൗതികശാസ്ത്രത്തിൽ സ്വബു ദ്ധിയില്ലാത്ത വസ്തുക്കളുടെ രാസവിശേഷങ്ങൾ വിഷയമാ യിരിക്കുന്നു. അതല്ലെങ്കിൽ പ്രപഞ്ചത്തിലെ ശക്തിവി ശേഷങ്ങൾ, ഇവയ്ക്കൊന്നിനും സ്വതന്ത്രമായി പ്രവർ ത്തിക്കാനുള്ള കഴിവില്ല. മനുഷ്യനാകട്ടെ എത്രമാത്രം പരിതഃസ്ഥിതികളുടെ അടിമയായിരുന്നാലും കുറച്ചു സ്വതന്ത്രമായി പ്രവർത്തിക്കാം. അതുകൊണ്ടും ഒരുകാലത്തു ണ്ടാവുന്ന നിയമങ്ങൾ അപൂർണ്ണമെന്നു വന്നു കൂടാനിടയുണ്ട്. മാർക്സി ഈ കാലത്തെ പല അഭ്യൂഹങ്ങളും ഇന്നു നിലവി ലില്ല. ഉദാഹരണമായി 'സാമ്പത്തികമനുഷ്യൻ' എന്ന സങ്കല്പം. എങ്കിലും പഴയ അനുമാനങ്ങൾ വിശ്വസത്യ<noinclude></noinclude> tb96d33580n8tqj6r6qe2phhc6lh2mw താൾ:1982-dhikkariyude-kathal-c-j-thomas.pdf/51 106 83876 244064 2026-07-01T11:23:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധിക്കാരിയുടെ കാതൽ യാണല്ലോ ചെയ്തത്. 49 ' പടക്കളത്തിൽ തോറ്റാലെന്തു ?എല്ലാം നഷ്ടപ്പെട്ടി ട്ടില്ല. അജയ്യമായ ഇച്ഛാശക്തി, പ്രതികാരം, അനശ്വര മായ വെറുപ്പ്, ഒരിക്കലും...' താൾ സൃഷ്ടിച്ചിരിക്കുന്നു 244064 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ യാണല്ലോ ചെയ്തത്. 49 ' പടക്കളത്തിൽ തോറ്റാലെന്തു ?എല്ലാം നഷ്ടപ്പെട്ടി ട്ടില്ല. അജയ്യമായ ഇച്ഛാശക്തി, പ്രതികാരം, അനശ്വര മായ വെറുപ്പ്, ഒരിക്കലും തലകുനിക്കാത്ത ആത്മീയം, ഇതൊന്നും കീഴടക്കപ്പെട്ടിട്ടില്ല'', എന്നാണ് സാത്താൻ പറയുന്നതു്. സ്വർല്ലോകവാസിയായിരുന്ന ലൂസിഫറിനു ഈശ്വരന്റെ അജയ്യതയെ ശരിക്കറിയാം. മാലാഖമാരിൽ മൂന്നിലൊന്നു മാത്രമേ തന്റെകൂടെയുള്ള. ദുര്യോധനന്നാണ ങ്കിൽ കൃഷ്ണഭഗവാൻ സൈന്യം മുഴുവനും ലഭിച്ചിരുന്നു. സമരത്തിൽ പരാജയപ്പെടുമെന്നു നിശ്ചയവുമില്ലായി രുന്നു. സാത്താൻ മുന്നണിയിൽനിന്നു സമരം ചെയ്യുന്ന ഒരു യേ . മാത്രമല്ല. കണ്ണടച്ചു പടവെട്ടി വീരസ്വം വരിക്കുന്നതിനേക്കാൾ ശ്രമസാദ്ധ്യമായ കായമാണു നിരാ നിറ ഒരു കൂട്ടത്തിനു ജീവൻ കൊടുത്തു അവരെ കൊണ്ടു സമരം ചെയ്യിക്കുക എന്നതു്. പടത്തലവനായ സാത്താന്നും അതും കഴിയുന്നുണ്ട്. ഏറ്റവും അപകടകര മായ ജോലികൾ സസന്തോഷം ഏറെറടുക്കുക, പരാജയ മെല്ലാം സ്വയം ശിരസാവഹിക്കുക. ഇതാണ് ലസിഫർ. അന്ധകാരപ്രപഞ്ചത്തിലൂടെ ആപല്ക്കരമായ ആ യാത്ര ചെയ്യാൻ തന്റെ സംഘത്തിലാരും മുതിരുന്നില്ല. വേദന യെന്തെന്നറിഞ്ഞിട്ടില്ലാത്ത ആ ശപ്തദേവത ആദ്യമായി അനുഭവിക്കേണ്ടിവരുന്നതു ഈശ്വരകോപത്തിനുണ്ടാക്കാ വുന്നതിൽ ഏറ്റവും കഠിനമായ വേദനയാണ്. പക്ഷേ, മിൽട്ടന്റെ വാക്കുകളിൽ സാത്താൻ അതും ഒന്നു രുചിച്ചു നോക്കി: അതുപടി അവഗണിക്കുകയും ചെയ്തു.' 11 ദേവന്മാരിലാക്കും സാത്താനെ തോല്പിക്കുവാൻ കഴി യമായിരുന്നില്ല. ഈ സമരത്തിൽ ഈശ്വരൻ ജയിക്കുന്നു ഉണ്ടെങ്കിലും അദ്ദേഹം നേരിടേണ്ടിവരുന്നതും ഒരു വല്ലാത്ത പ്രശ്നമാണ്. അദ്ദേഹം സർവ്വശക്തനാണ്, ശരിതന്നെ. പക്ഷേ, തന്റെ യാതൊരു സൃഷ്ടിക്കും സാത്താനെ ജയി ക്കാൻ കഴിയുന്നില്ല. നിത്യമായി തുടന്നുപോകാമായിരുന്ന ആ സമരത്തെ ഈശ്വരൻ തന്നെ ഇടപെട്ടാണവസാനിപ്പി ക്കുന്നത്. തന്റെ സൃഷ്ടികളിലേറ്റവും ശക്തൻ ലഹള<noinclude></noinclude> fe3p7soe7b5mo5495j10ugjzfmsqov8 താൾ:1982-dhikkariyude-kathal-c-j-thomas.pdf/61 106 83877 244065 2026-07-01T11:23:53Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഓണം വേണ്ട 59 തിത്തിരിക്കുന്നത്. ചുവട്ടിലും... ബോധപൂർവ്വമായ വഞ്ചന മഹാബലിയെപ്പറ്റി യാതൊരു ശാസ്ത്രീയജ്ഞാ നവും എനിക്കില്ല. ഞാൻ ചരിത്രാതീതചരിത്രം പഠിച്ചി ട്ടുമി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244065 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഓണം വേണ്ട 59 തിത്തിരിക്കുന്നത്. ചുവട്ടിലും... ബോധപൂർവ്വമായ വഞ്ചന മഹാബലിയെപ്പറ്റി യാതൊരു ശാസ്ത്രീയജ്ഞാ നവും എനിക്കില്ല. ഞാൻ ചരിത്രാതീതചരിത്രം പഠിച്ചി ട്ടുമില്ല. എങ്കിലും സർവ്വത്ര സുഖം മാത്രമായിരുന്ന ഒരു കാലഘട്ടം മനുഷ്യവത്തിനുണ്ടായിരുന്നുവെന്ന ധാരണ കവിസങ്കേതമായിട്ടല്ലാതെ ചരിത്രവാസ്തവമായി ഗണി ക്കുന്ന സമ്പ്രദായം, ഇന്നു ലോകത്തിൽ ദാരിദ്ര്യം മാത്രമേ യുള്ള എന്ന അഭിപ്രായത്തോളം തന്നെ അർത്ഥശൂന്യമാ ണെന്നു സാമാന്യബുദ്ധിയുള്ളവർക്കറിയാം. ഇത്തരമൊരു സ്വപ്നത്തെ ചരിത്രമായി വച്ചു പൂജിക്കുക, അതിന്റെ ആവർത്തനത്തെ പ്രായോഗികമായ ഒരു കർമ്മപദ്ധതി യായി പ്രചരിപ്പിക്കുക, ഇവയ്ക്കു രണ്ടിനുമിടയ്ക്കുള്ള കാലത്തെ മുഴുവനും നാരകീയമാക്കി ചിത്രീകരിക്കുക, ഇതൊന്നും സാഹിത്യമല്ല, രാഷ്ട്രീയപ്രചരണമല്ല. ഒരു വക മാനസികരോഗമോ ബോധപൂർവ്വമായ വഞ്ചനയോ കാലത്തേ ഒന്നു ഇന്നു തിരുവോണമാണ്. സൊള്ളാൻ വേണ്ടി ഗ്രാമവീഥിയിലേക്കിറങ്ങി. സ്ഥലം ചെറിയ മോസ്കോയാണെന്നാണ് പ്രസിദ്ധി. പ്രചാരമുള്ള പല പത്രങ്ങളും മഹാബലി വന്നുകൂടെന്നു നിരോധനം പാസാക്കിയിട്ടുണ്ട്. പക്ഷേ, നാലോ അഞ്ചോ പിടികകളേ തുറന്നിട്ടുള്ള. അവരാകട്ടെ ഒരു വിദേശീയമതത്തിന്റെയും സംസ്ക്കാരത്തിന്റേയും വിഷജ്വാലയേറ്റ നാട്ടുകാരല്ലാതായിത്തീർന്നവരാണ്. പുരോഗമനക്കാരായ സാധാരണക്കാരെല്ലാം ഓണമാഘോ ഷിക്കുന്നു. പീടികകളടച്ച്, ഓണക്കോടിയടുത്തു. മഹാബലിയെ എതിരേൽക്കുന്നവരുടെ യെല്ലാം കൈയിൽ ഓണത്തെ നിഷേധിക്കുന്ന ഓണം വിശേഷാൽ പ്രതികൾ<noinclude></noinclude> 4avqbnn0mxfcqnsie0vrj2di8eovj6e താൾ:1982-dhikkariyude-kathal-c-j-thomas.pdf/71 106 83878 244066 2026-07-01T11:23:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മായി ശക്തിയായി അഭിലഷിച്ചാൽ, സാധാരണയായി അസാദ്ധ്യമെന്നു കരുതപ്പെടുന്ന സംഭവങ്ങൾ കൂടി സംഭവി ക്കുമെന്നൊരാശയം, പരക്കെയല്ലെങ്കിലും, വളരെക്കാല നിലനിന്നുപോരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244066 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മായി ശക്തിയായി അഭിലഷിച്ചാൽ, സാധാരണയായി അസാദ്ധ്യമെന്നു കരുതപ്പെടുന്ന സംഭവങ്ങൾ കൂടി സംഭവി ക്കുമെന്നൊരാശയം, പരക്കെയല്ലെങ്കിലും, വളരെക്കാല നിലനിന്നുപോരുന്നുണ്ട്. അതിലെത്രമാത്രം വാസ്തവമുണ്ടെന്നു തീർത്തുപറയത്തക്ക ശാസ്ത്രഗവേഷണം ഇന്നു വരെയുണ്ടായിട്ടില്ല. ഈ വിഷയത്തിൽ ശാസ്ത്രഗവേ പണം സാധ്യമാണോ എന്നു തന്നെയറിയില്ല. എങ്കിലും മനുഷ്യ ചരിത്രത്തിലെ ചില പ്രത്യേകഘട്ടങ്ങളിൽ ചില മുട്ടും മുട്ടുശാന്തിയും ഏകകാലത്തിലാവിർഭവിച്ചു കാണാ റുണ്ട്. അവ തമ്മിൽ കാര്യകാരണബന്ധമുണ്ടെന്നു പറയാൻ ന്യായം കാണുന്നില്ല. ഇന്നറിയപ്പെടുന്ന യുക്തിശാസ്ത്ര മനുസരിച്ചു. എങ്കിലും അവയെ പരിശോധിക്കുന്നതു രസകരമാണ്. പാശ്ചാത്യസാഹിത്യത്തിൽ അതിമാനുഷൻ എന്നൊ രാശയം കാണുന്നുണ്ട്. നീ എന്ന ജൻ ദാർശനി കൻ ഈ ആശയത്തെ ഒരു സിദ്ധാന്തമായി ഉയർത്തുകയും ചെയ്തു. ബർണാർഡ് ഷാ മുതലായി പലരും ഈ ചിന്താ ഗതി കലാവസ്തുവാക്കി. ഈ ചിന്താഗതിക്കു പൊതുവേ യുള്ള സ്വഭാവം അനിതരസാധാരണമായ സിദ്ധികളുള്ള ഒരു പുരുഷോത്തമന്റെ ആവിർഭാവമാണ്. സാധാരണ മനുഷ്യന്റെ വ്യക്തിപരമോ സാമൂഹ്യമോ ആയ യാതൊരു പരിശ്രമത്തിനും തുടച്ചുമാററാനാവാത്ത ഒരി കാലക്രമത്തിലുണ്ടാകാറുണ്ടത്രെ. പ്രപഞ്ചഗതി, സബോധപ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളമെങ്കിലും, മന്ദീഭവിച്ചു, നിശ്ചലമായി, ചീയുവാൻ തുടങ്ങുന്ന ഒര വസ്ഥയാണത്. കാലചക്രത്തെ അന്യാദൃശമായ ഒരു തേജസ്സുകൊണ്ട് പിന്നെയും പ്രവർത്തിപ്പിച്ചു. പ്രപഞ്ച ഗതിയെ പുനർജ്ജീവിപ്പിക്കുക എന്ന കണ്ണും നിറവേറാൻ<noinclude></noinclude> snu0gi3hwka898ae4frvrwxklh07hto താൾ:1982-dhikkariyude-kathal-c-j-thomas.pdf/81 106 83879 244067 2026-07-01T11:23:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ലായ ജനാധിപത്യത്തിനും ഒരു മാപ്പുസാക്ഷി 79 ഒന്നാമതു രാഷ്ടം അവരുടെ സമ്പത്താണ്. താ വാട്ടുമുതലാണ്. അതവർക്കുവേണ്ടിത്തന്നെ സംഘടിക്ക പ്പെട്ടതുമാണ്. അവരാണതിന്റെ ചട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244067 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ലായ ജനാധിപത്യത്തിനും ഒരു മാപ്പുസാക്ഷി 79 ഒന്നാമതു രാഷ്ടം അവരുടെ സമ്പത്താണ്. താ വാട്ടുമുതലാണ്. അതവർക്കുവേണ്ടിത്തന്നെ സംഘടിക്ക പ്പെട്ടതുമാണ്. അവരാണതിന്റെ ചട്ടക്കൂടിനുള്ളിൽ ജീവിക്കേണ്ടതു്. അതുകൊണ്ട് അതെങ്ങനെയായിരിക്ക ണമെന്നു തീരുമാനിക്കാൻ അവക്കവകാശം കൊടുത്ത കഴിയൂ. അവർ അതു ശരിയായി നടത്തുന്നെങ്കിൽ നട ത്തട്ടെ. അല്ലെങ്കിൽ നശിക്കട്ടെ. അറിയാവുന്നവർ അവ ബുദ്ധിയുപദേശിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അവരതു വകവെയ്ക്കുന്നില്ലെങ്കിൽ ബലാല്ക്കാരമായി ആരും അവരെ നന്നാക്കാൻ ശ്രമിക്കരുത്. അതു രോഗത്തേക്കാളം ഭയങ്കര മായ ഔഷധത്തിലവസാനിക്കും. (ഇതൊന്നും കല മുത കാര്യങ്ങളെപ്പറ്റി ഞാൻ പറയുകയില്ല.) രണ്ടാമ തായി ശാസ്ത്രത്തിനും കലയ്ക്കും മറ്റും വേണ്ടത്ര സംസ്ക്കാര നിലവാരം രാഷ്ട്രീയകാര്യങ്ങൾക്കു ആവശ്യമില്ല. ഉത്തമകലാവസ്തു തെരഞ്ഞെടുക്കുന്നതിനേക്കാൾ എളുപ്പ മാണല്ലൊ വോട്ടുചെയ്യുന്നത്. മൂന്നാമതു രാഷ്ടത്തെ സംബന്ധിച്ചേടത്തോളം ബഹുജനങ്ങൾ എന്തെങ്കിലും നശിപ്പിച്ചുകളയുമെന്നു ഭയപ്പെടാനില്ല. എന്താണ് നശി പ്പിക്കാനുള്ളതു്? ശാശ്വതമായി കാത്തുരക്ഷിക്കേണ്ട യാതൊരു രാഷ്ട്രീയസംഘടനയും മനുഷ്യനിതുവരെ ഉണ്ടാക്കിയിട്ടില്ല, ഒരിക്കലും ഉണ്ടാക്കുകയുമില്ല. നാലാ മത് ജനാധിപത്യമെന്നതും അവർ പരിചയിച്ചു പഠി ക്കേണ്ട ഒന്നാണ്. വെള്ളത്തിലിറങ്ങാതെ നീന്താൻ പഠി ക്കുകയില്ല. ഒരു കവി വെള്ളം കുടിച്ചാലെന്ത് ? ആവശ്യം അവനെ വിദഗ്ദ്ധനാക്കിക്കൊള്ളും. അഞ്ചാ ബഹുജനം എല്ലാകാര്യങ്ങളിലും കഴുതയല്ല. പലതിലും അവർ കഴിവുകേടു കാണിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണെങ്കിലും അവരുടെ തൊഴിലിൽ അവർ സമ രാണ്. കൃഷിവകുപ്പിലുള്ള സകല ഉദ്യോഗസ്ഥന്മാരേ താളം കാര്യമറിയാവുന്നവരാണ് നമ്മുടെ കൃഷിക്കാർ രാഷ്ട്രീയ കാര്യങ്ങൾ അവരുടെ ജീവിതവൃത്തികളിൽ ഒന്നായിക്കഴിയുമ്പോൾ അവരതു പഠിച്ചുകൊള്ളം. ആറാ മത് ജനാധിപത്യത്തിൽ ഗൂഢാലോചനയും രഹസ്യചർ<noinclude></noinclude> k6uq7dig3m0pj42tk1yf7p2j20ugq19 താൾ:1982-dhikkariyude-kathal-c-j-thomas.pdf/91 106 83880 244068 2026-07-01T11:24:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു 244068 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude> fqw8ehfk68b04sipi41r3uwamtl9bnw താൾ:1982-dhikkariyude-kathal-c-j-thomas.pdf/101 106 83881 244069 2026-07-01T11:24:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശവത്തിന്റെ വില ഈ ലേഖനം കമ്യൂണിസ്റ്റ്കാരെ ആക്ഷേപിക്കാനെ തുന്നതല്ല. പക്ഷേ, ആക്കെങ്കിലും അങ്ങനെ ദുർവ്യാ ചെയ്യണമെന്നുണ്ടെങ്കിൽ എനിക്കു വിരോധവു ഖ്യാനം പൊക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244069 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശവത്തിന്റെ വില ഈ ലേഖനം കമ്യൂണിസ്റ്റ്കാരെ ആക്ഷേപിക്കാനെ തുന്നതല്ല. പക്ഷേ, ആക്കെങ്കിലും അങ്ങനെ ദുർവ്യാ ചെയ്യണമെന്നുണ്ടെങ്കിൽ എനിക്കു വിരോധവു ഖ്യാനം പൊക്കി മില്ല. കീഴ്നടപടിയനുസരിച്ചുള്ള പുലഭ്യാദികളും സ്വാഗ തംതന്നെ. യഥാർത്ഥത്തിൽ ഇവിടെ ഒരു ഉദ്ദേശ്യമേയുള്ള ഒരാദർശത്തിന്റെ നീതീകരണമായി യാതന' പിടിക്കുന്ന സമ്പ്രദായം ന്യായമല്ലെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണതു്. 6P മ്യൂണിസത്തിന്റെ തത്വങ്ങളോട്, അല്ലെങ്കിൽ പ്രവൃത്തികളോട്, അതുമല്ലെങ്കിൽ സോവി യ റഷ്യയോട്, എന്തെങ്കിലും അഭിപ്രായഭിന്നതയുള്ള വരെ തോല്പിക്കാൻ പറ്റിയ ഒരു ഉപകരണമായിട്ടാണ് മേല്പറഞ്ഞവയ്ക്കു വേണ്ടി മരിച്ചവരുടെ ശവങ്ങൾ ഉപയോ ഗിക്കപ്പെടുന്നത്. ഈ സമ്പ്രദായത്തിനു പല ഗുണങ്ങ ഉണ്ട്. ഒന്നു : മരിച്ചവർ നമ്മുടെ വാദഗതിക്കും എതിരായി യാതൊന്നും പറയുകയില്ല. ആദ്യം ശവം കൈയിൽ കിട്ടു ന്നവനും അതിന്റെ മേൽവിലാസത്തിൽ എന്തും പറയാം. രണ്ട്: ഒരു രക്തസാക്ഷിയുടെ പേരു പറഞ്ഞുകഴിഞ്ഞാൽ പിന്നെ അന്തരീക്ഷം ക്ഷുഭിതമായി. അവിടെപ്പി പിന്നെ യുക്തിക്കു സ്ഥാനമൊന്നുമില്ല. വികാരഭരിതമായ ആ സന്ദർഭത്തിൽ പോക്കറ്റടിക്കുകയോ, പോക്കറ്റിൽ പാമ്പിനെ ഇടുകയോ ചെയ്യാം. മയ്യാദയെക്കരുതിയെ ങ്കിലും നാം മൗനം ദീക്ഷിച്ചേ പറ്റൂ. മൂന്നു: എന്തെങ്കിലും എതിരുപറഞ്ഞാൽ നാം ആ ശവത്തെ കത്തുന്നതായി ചിത്രീകരിക്കപ്പെടാൻ എളുപ്പമാണ്. ചരിത്രത്തിൽ ശവം ചരിത്രപ്രസിദ്ധമായ സകല ബഹുജനപ്രകടനങ്ങ ളിലും ശവങ്ങൾ അഭിനയിച്ച ഭാഗം അതിപ്രധാനമാണ്. ന്യായവാദം കൊണ്ടും വാചാലതകൊണ്ടും എത്രതന്നെ<noinclude></noinclude> tnhqccrnncnoa0q9z6fiwlsiu2dsaxs താൾ:1982-dhikkariyude-kathal-c-j-thomas.pdf/111 106 83882 244070 2026-07-01T11:24:05Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഡാർവിന്നു ഒരുനുബന്ധം 109 തോന്നുന്നില്ല. അതു കാണുന്നിടത്തുതന്നെ അത്രയധികം മൂപ്പെത്തിയിട്ടുമില്ല. ജന്മവാസനയുടെയും ചിന്തയുടെയും തീരുമാനങ്ങൾ പലപ്പോഴും വിരുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244070 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഡാർവിന്നു ഒരുനുബന്ധം 109 തോന്നുന്നില്ല. അതു കാണുന്നിടത്തുതന്നെ അത്രയധികം മൂപ്പെത്തിയിട്ടുമില്ല. ജന്മവാസനയുടെയും ചിന്തയുടെയും തീരുമാനങ്ങൾ പലപ്പോഴും വിരുദ്ധമായിരിക്കും. അത്തരം സന്ദർഭങ്ങളിൽ ചിന്തയെ മാത്രമേ അംഗീകരിക്കാവു എന്നു പറയാൻ ആക്കും ധൈര്യമുണ്ടാകുകയില്ല. ചിന്ത അറിവിന്മേലാണ് നിലനില്ക്കുന്നത്. അറിവ് ഏറ്റവും പരിമിതവുമാണ്. അപ്പോൾ അതിനു തെറ്റാതിരിക്കു വാനുള്ള വരമൊന്നുമില്ല. ജന്മവാസനയുടെ യഥാ സ്വഭാവമെന്തെന്നു തീർച്ചയില്ലാത്തതുകൊണ്ട് അതിനെ തള്ളാനും കൊള്ളാനും നിവൃത്തിയുമില്ല. മേല്പറഞ്ഞ രണ്ടിൽനിന്നും ഭിന്നവും എന്നാൽ അവയ മായി കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതുമായ ഒരു സിദ്ധി യാണ് വികാരം. ജീവികൾക്കെല്ലാം ഇതുണ്ടെന്നു വിചാ രിക്കാം. ഇതിന്റെ രൂപഭേദങ്ങൾ നിരവധിയാണ്. യുക്തിക്കപ്പുറമായതുകൊണ്ടു സാധാരണ ഗതിയിലുള്ള ഗവേഷണത്തിന്റെ പരിധിയിൽ അതു പെടുകയില്ല. യുക്തിക്കതീതമായ ചിന്ത (ആ പ്രയോഗം ശരിയാണ ങ്കിൽ) ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ വികാരം പ്രയോ ജനപ്പെടും. ഒരു തരത്തിൽ പറഞ്ഞാൽ കവിതയും, മറെറാരു തരത്തിൽ സർറിയലിസവും ഈ അഭിപ്രായ ത്തെ സാധൂകരിക്കുന്നുണ്ട്. നല്ല കവിതയിൽ സാധാരണ യുക്തികൊണ്ടു പറഞ്ഞൊപ്പിക്കാൻ വയ്യാത്ത ആശയ മുണ്ടായിരിക്കും. സർറിയലിസത്തിൽ, ചിന്തയും വികാ ആദ്ധ്യാത്മികസിദ്ധികളും എല്ലാം കൂടി കുഴഞ്ഞ ഒരു മണ്ഡലത്തിലാണ് കലാകാരൻ വിഹരി ക്കുന്നതു്. രവും ഇപ്പറഞ്ഞ സിദ്ധികളുടെ വളച്ചയനുസരിച്ചു മനു ഷ്യനെ തരം തിരിക്കുക സാദ്ധ്യമല്ലായിരിക്കാം. പക്ഷേ, ഈ സിദ്ധികളുടെ വളർച്ചയനുസരിച്ചു ഭിന്നവങ്ങൾ മനുഷ്യവത്തിൽത്തന്നെ ഉണ്ടാകാം. കവികളും കാമുക താരും വികാരവിഭാഗത്തിൽ പെട്ടവരാണു്. പക്ഷേ, അങ്ങനെ തൊഴിൽപരമായ ഭാഗങ്ങൾ ഓരോ വർഗ്ഗമായി പരിണമിക്കും എന്നു ഞാൻ വിചാരിക്കുന്നില്ല. ഇന്നുവരെ<noinclude></noinclude> 2wbfaz3ju8gyujax1himyab18uo3886 താൾ:1982-dhikkariyude-kathal-c-j-thomas.pdf/121 106 83883 244071 2026-07-01T11:24:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'D ബൈബിൾ 119 “ക്വഥനാങ്ക'ത്തെ അംഗീ സനം ചെയ്തു. സംസ്കൃതപദങ്ങളെ കൂട്ടിരിപ്പിനു ക്ഷണി ക്കുകയാണല്ലോ ചിലരുടെ ദൃഷ്ടിയിൽ ഉത്തമം. ബോയി ലിംഗ് പോയിൻറി'നു പകരം കരിക്കുന്നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244071 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>D ബൈബിൾ 119 “ക്വഥനാങ്ക'ത്തെ അംഗീ സനം ചെയ്തു. സംസ്കൃതപദങ്ങളെ കൂട്ടിരിപ്പിനു ക്ഷണി ക്കുകയാണല്ലോ ചിലരുടെ ദൃഷ്ടിയിൽ ഉത്തമം. ബോയി ലിംഗ് പോയിൻറി'നു പകരം കരിക്കുന്നവർ ആ പക്ഷക്കാരായിരിക്കും. അതിനു മറുപടി പറയുക സാദ്ധ്യമല്ല; അതാവശ്യവുമല്ല. ഇത്രയും പ ഞ്ഞതുകൊണ്ടർത്ഥമാക്കുന്നതു ബൈബിളിലെ ഭാഷ ഇനിയും മെച്ചമായിക്കൂടെന്നല്ല. ആ ഗ്രന്ഥത്തെ നിഷി ദ്ധമാക്കത്തക്കവണ്ണം പ്രാകൃതമല്ല അതെന്നുമാത്രം. പരി പുണ്ണമല്ലാത്ത യാതൊന്നിനെയും നാം തീണ്ടുകയില്ലെന്നു വ്രതമെടുത്തിട്ടില്ലല്ലോ. പോരെങ്കിൽ ബൈബിൾ പരി ഭാഷപ്പെടുത്തപ്പെട്ടിട്ട് കാലം കുറെ കഴിഞ്ഞെന്നും മറക്കാ ആ അടിത്തറയിൽ പണിതുയർത്തിയതാണ് അക്ബറും മാത്താണ്ഡവർമ്മയുമെല്ലാം; മറിച്ചല്ല.<noinclude></noinclude> euczk00x9hgfj4umpvm7i2dmvprzq06 താൾ:1982-dhikkariyude-kathal-c-j-thomas.pdf/131 106 83884 244072 2026-07-01T11:24:10Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്മുടെ യജമാനന്മാർ 129 യുള്ളതുകൊണ്ടും വിദ്യാർത്ഥികളുടെ പണിയും മുടക്കും കുറേക്കൂടി സജീവമായിരിക്കാൻ കഴിയും. പ്രവർത്തന ത്തിന്റെ സ്വഭാവം നോക്കുമ്പോൾ "ശങ്കരൻ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244072 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നമ്മുടെ യജമാനന്മാർ 129 യുള്ളതുകൊണ്ടും വിദ്യാർത്ഥികളുടെ പണിയും മുടക്കും കുറേക്കൂടി സജീവമായിരിക്കാൻ കഴിയും. പ്രവർത്തന ത്തിന്റെ സ്വഭാവം നോക്കുമ്പോൾ "ശങ്കരൻ പിന്നെയും തെങ്ങേലാണെന്നുമാത്രം. മൂന്നാമതൊരു പാട്ടിയുള്ളതിനും കോൺഗ്രസ്സിനെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ചെ തിർക്കുക എന്നതല്ലാതെ കുമ്മപരിപാടിയൊന്നുമില്ല. മേല്പ റ ഞ്ഞ ദുഃസ്ഥിതിക്കു സ്വാഭാവികമായ ഒരു ന്യായമുണ്ട്. ഇന്നലെ കല്ലെറിഞ്ഞുവെന്ന പാരമ്പയം മാത്രമല്ല ഇവരെ പ്രയോജനശൂന്യരും ജനദ്രോഹികളുമാക്കി ത്തീർക്കുന്നത്. അ വ ർ ക്കു ഒരു തൊഴിലുമറിഞ്ഞുകൂടാ. നമ്മുട സ്വാതന്ത്ര്യസമരത്തിൽ വക്കീലന്മാർ ആണ് ആദ്യമായി നേതൃത്വം വഹിച്ചത്. ചിലപ്പോൾ അവർ കേസുള്ളവരായിരുന്നു. പക്ഷേ, ഭൂരിപക്ഷവും കഥ മറി ച്ചാണ്. സ്വതന്ത്രഇന്ത്യയിൽ അനേക മന്ത്രിപദങ്ങൾ ഉണ്ടായിട്ടും, ഡോക്ടറന്മാർ, എഞ്ചിനീയറന്മാർ, വിദ്യാ ഭ്യാസപ്രവർത്തകർ എന്നിവരുടെയിടയിൽ നിന്നും മന്ത്രി യായവരെത്രയോ ചുരുക്കം. കൃഷിയും വ്യവസായവും മറ്റു തൊഴിലുകളും അറിയാവുന്നവരുടെ കഥ അതിലും കഷ്ടം. അവിടവിടെയായി ചില തൊഴിലാളിത്തലവ ന്മാർ കയറിക്കൂടിയില്ലെന്നില്ല. അവരുടെ താപം മററുള്ളവരുടേതിൽ നിന്നും ഭിന്നമല്ലായിരുന്നെന്നുമാത്രം. ബഡററുണ്ടാക്കുവാൻ ധനശാസ്ത്രജ്ഞന്മാരില്ല. പൊതുജനാ രോഗ്യം നോക്കേണ്ടതു്, ഒരു രാഷ്ട്രീയരക്തസാക്ഷി; വിദ്യാ ഭ്യാസത്തിന്റെ മേധാവി, കള്ളക്കേസുവിദഗ്ദ്ധനായ ഒരു വക്കീൽ പ്രമുഖൻ. മന്ത്രി പദങ്ങളുടെ മാത്രം പ്രശ്നമല്ല ഇത്. ഇൻഡ്യയിലെ ഒരു സർവ്വകലാശാലയിൽ ലോകത്തിലെ യാതൊരു ഭാഷയിലും പ്രാവീണ്യമില്ലാത്ത ഒരു പ്രമാണി പൗരസ്ത്യസംസ്കാരവകുപ്പിന്റെ തമ്പുരാനായിക്കഴിയു ന്നുണ്ട്. ഇക്കൂട്ടം നല്ലതും എന്തെങ്കിലും ചെയ്യാൻ കഴിവില്ലെന്നുമാത്രമല്ല എന്താണു നല്ലതെന്നും അറിഞ്ഞു കൂടാ. വ്യക്തികളെ പരാമർശിക്കുന്നത് ശരിയല്ലെന്നു വച്ചിട്ടുള്ളതുകൊണ്ട് ഉദാഹരണങ്ങൾ കൊടുക്കുന്നില്ല. ഉദാ ഹരണങ്ങൾ ആവശ്യവുമില്ല. മിക്കവാറും എല്ലാ മന്ത്രി °<noinclude></noinclude> s3j69ufcym5ya1v0vuon2b8yhbaqkwz താൾ:1982-dhikkariyude-kathal-c-j-thomas.pdf/3 106 83885 244073 2026-07-01T11:24:43Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244073 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ 10-00<noinclude></noinclude> losq7yc56leay6sjurle9zniepwp7bw താൾ:1982-dhikkariyude-kathal-c-j-thomas.pdf/4 106 83886 244074 2026-07-01T11:24:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(Malayalam) DHIKKARIYUTE KATHAL Essays BY C. J. THOMAS First Published May 1955 Third Impression 1982 Printed at AKSHARA PRINTERS, CALICUT Price Rs. 10.00 Copyright by Mrs. C. J. Thomas Publishers: Poorna Publications Calicut. 445-11-2-82 (2) P 1000 A' താൾ സൃഷ്ടിച്ചിരിക്കുന്നു 244074 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>(Malayalam) DHIKKARIYUTE KATHAL Essays BY C. J. THOMAS First Published May 1955 Third Impression 1982 Printed at AKSHARA PRINTERS, CALICUT Price Rs. 10.00 Copyright by Mrs. C. J. Thomas Publishers: Poorna Publications Calicut. 445-11-2-82 (2) P 1000 A<noinclude></noinclude> prms6nmiwf0y4f0sw2k6hefz6egreng താൾ:1982-dhikkariyude-kathal-c-j-thomas.pdf/12 106 83887 244075 2026-07-01T11:24:57Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എല്ലാ ദുരന്തങ്ങളും ട്രാജഡിയല്ല. 'ട്രാജഡി'ക്കു നാട ക്കഥ കശാസ്ത്രത്തിൽ പ്രത്യേകമായ ഒരർത്ഥമുണ്ട്. വെറും നിർ ഭാഗ്യം നാടകവസ്തുവായിക്കൂടെന്നില്ല. പക്ഷേ, ഒരു നല്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244075 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>എല്ലാ ദുരന്തങ്ങളും ട്രാജഡിയല്ല. 'ട്രാജഡി'ക്കു നാട ക്കഥ കശാസ്ത്രത്തിൽ പ്രത്യേകമായ ഒരർത്ഥമുണ്ട്. വെറും നിർ ഭാഗ്യം നാടകവസ്തുവായിക്കൂടെന്നില്ല. പക്ഷേ, ഒരു നല്ല ദുരന്തനാടകത്തിനു ലൈലയുടേയോ ജൂലിയറ്റിന്റേയോ നിർഭാഗ്യം മതിയാവുകയില്ല. ഇടിവെട്ടേറ്റു മാതാപിതാ ക്കൻമാർ മരിച്ചുപോയ അനാഥക്കുട്ടികൾ കഷ്ടതയുടെ ദൃശ്യരൂപങ്ങളാണ്. പക്ഷേ, നാടകീയമല്ല. പാശ്ചാത്യനാടകാദർശപ്രകാരം ദുരന്തനാടകത്തെസ്സംബ ന്ധിച്ചിടത്തോളം പൗരസ്ത്യ ദർശത്തെ അവഗണിക്കുന്ന തിൽ തെറ്റില്ലെന്നു തോന്നുന്നു. ദുരിതമനുഭവിക്കുന്നവർക്കു ആ ദുരിതം വരുത്തിക്കുന്നതിൽ ഒരു പങ്കുണ്ടായിരക്കണം. എങ്കിൽ മാത്രമേ നാടകത്തിനാവശ്യമായ സംഘട്ടനമുണ്ടാ വാൻ വഴി തെളിയു. ലൈലയും ജൂലിയറ്റും നിർദ്ദയമായ വിധിയുടെ മുമ്പിൽ തകർന്നുവീഴുകയാണു ചെയ്യുന്നത്. അതുകൊണ്ടു നാടകമെന്ന നിലയ്ക്കു "ലൈലാമജ് നുവും "റോമിയോ ജൂലിയറ്റും ' തരം താഴുന്നു. നേരേമറിച്ചലിയ റും, ഹാംലെറ്റും, മാക്ബെത്തും സ്വയം വിന വരുത്തി ക്കുന്നവരാണ്. വിധിക്കും അവിടെ സ്ഥാനമില്ലെന്നല്ല. പക്ഷേ, ചെയ്ത തെറ്റുമായി യാതൊരു പൊരുത്തവുമില്ലാ ആ ഭയങ്കരദുർവ്വിധിയാണവരുടെ മേൽ പതിക്കുന്നതെ ങ്കിൽ അതു കഷ്ടമാണല്ലോ. ശിക്ഷതന്നെയോ ദുർവ്വിധി മാത്രമോ പോരാ ട്രാജഡിക്ക്. നായകനും അന്യരുമായിട്ട ള്ള സംഘട്ടനത്തേക്കാൾ പ്രാധാന്യം നായകന്റെ ആത്മാ വിൽത്തന്നെയുള്ള സംഘട്ടനത്തിനാണ്. മാക്ബെത്തു പ്രഭ്വി ദുഷ്ടസ്ത്രീയാണ്. പക്ഷേ, അവരുടെ ആത്മാവിൽ കോളിളക്കമൊന്നുമില്ല. ലക്ഷ്യം പരാജയപ്പെട്ട കാണു മ്പോൾ അവർ വെറുതേ അങ്ങ പത്തുകളയുന്നു. അങ്ങനെ ട്രാജഡിയിൽനിന്നു രക്ഷപെടുന്നു. അവരുടെ മരണം<noinclude></noinclude> cu98t4f13xwtcwprylzw3pjgjk2khaz താൾ:1982-dhikkariyude-kathal-c-j-thomas.pdf/22 106 83888 244076 2026-07-01T11:25:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 ഒരു ധിക്കാരിയുടെ കാതൽ സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനും യുദ്ധം ആകാം, പുതിയ സാമൂഹ്യഘടനയെ കെട്ടിപ്പടുക്കുന്നതിനു യുദ്ധം ആകാം; അതാണവരുടെ പക്ഷം. സ്വന്തം...' താൾ സൃഷ്ടിച്ചിരിക്കുന്നു 244076 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>20 ഒരു ധിക്കാരിയുടെ കാതൽ സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനും യുദ്ധം ആകാം, പുതിയ സാമൂഹ്യഘടനയെ കെട്ടിപ്പടുക്കുന്നതിനു യുദ്ധം ആകാം; അതാണവരുടെ പക്ഷം. സ്വന്തം രാജ്യ മെന്ന വാക്കിന്റെ അർത്ഥമെന്ത്, അതിന്റെ അലംഘനീ നമായ അതിർത്തിവരമ്പുകൾ ഏതും ഈശ്വരൻ നിയോഗി ച്ചു എന്നെന്നും ആലോചിക്കാൻ അവർ നിൽക്കുന്നില്ല. യുദ്ധം കൊണ്ട് സൃഷ്ടിക്കുന്ന നവ്യവ്യവസ്ഥിതി യുദ്ധ ത്തിന്റെ സന്താനമാകയാൽ അതിനും പൈതൃകസ്വഭാവ മുണ്ടായിരിക്കുമെന്നും മറ്റും അവർ കാണുന്നില്ല. മനുഷ്യ നെ കൊന്നിട്ട് നിലനിറുത്തേണ്ടതായ എന്തോ മാനുഷിക മൂല്യങ്ങൾ ഉണ്ടെന്നാണ് അവരുടെ ധാരണ. പിന്നെ .ആർ ക്കുവേണ്ടിയാണ് ഈ മൂല്യം, മനുഷ്യനെക്കാൾ വലിയ മൂല്യമെന്താണ്, ഈ പ്രശ്നങ്ങളൊന്നും അവർക്കു തല വേദനയുണ്ടാക്കുന്നില്ല. കാലം മറിച്ചായിരുന്നെങ്കിൽ ഐക്യരാഷ്ട്രസംഘടനയുടെ മുക്കാൽ പങ്കും യുനെസ്കോ പ്രവർത്തനമായിരുന്നേനെ. 0 മനുഷ്യക്കും യുദ്ധത്തെപ്പറ്റി ഭയമല്ല വേണ്ടതു്, ലജ്ജയാണ്. യുദ്ധം ചെയ്യുക എന്നതും നാണിക്കേണ്ട അവമതിയാണ്. അതിനുപകരം ഇന്നും അതൊരു മാന മായ തൊഴിലാണ്, മഹിമയേറിയ സാധനമാണ്. ച കാലൻ ടൈമൂറിനെ ഇന്നും നാം ഓർമ്മിക്കുന്നുണ്ട്. അക്കാ ലത്ത് കവിതയെഴുതിയവരുമുണ്ടായിരിക്കാം. പക്ഷേ, ചരിത്രകാരന്റെ ദൃഷ്ടിയിൽപ്പെട്ടതും ആ കശാപ്പുകാരൻ മാത്രമാണ്. ചരിത്രത്തിലെപ്പോഴും ഈ കൊലയാളികളെ യാണ് പുകഴ്ത്തിയിരിക്കുന്നത്. നെപ്പോളിയനും അല ക്സാണ്ടറുമെല്ലാം ചരിത്രത്തിലെ ഓടകളാണെന്നു മനസ്സി ലാക്കാത്തിടത്തോളം കാലം മനുഷ്യൻ മൃഗമായിരിക്കും അതും വളരെ താഴ്ന്നനിലയിലുള്ള ഒരു മൃഗം. പണ്ടത്തെ കൊലയാളികളെപ്പറ്റി കഥയെഴുതിയാൽ ഒരിക്കലും അവ സാനിക്കയില്ല. അതെഴുതാനും മനുഷ്യരുണ്ട്. വായിക്കാ നുമുണ്ട്. എന്നിട്ടു പരാതി പറയുകയാണ്, യുദ്ധങ്ങൾ ഉണ്ടാകുന്നെന്നു. മാർവയിൽ ഒരിക്കൽ പറഞ്ഞു സർ വാൾട്ടർസ്കോട്ട് അനേകം കുട്ടികളെ വഷളാക്കി -<noinclude></noinclude> 6tbj78rumgzyzpgjzutt3jd7g6g0zkx താൾ:1982-dhikkariyude-kathal-c-j-thomas.pdf/32 106 83889 244077 2026-07-01T11:25:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '30 ധിക്കാരിയുടെ കാതൽ വിമർശിക്കണമെന്നല്ല ഇ വി ടെ വിവക്ഷിക്കുന്നത്. ആത്മാർത്ഥമായി ഒരു പരിപാടിയിൽ വിശ്വസിക്കുന്നവൻ തന്റെ ശത്രുവിനെ വിമർശിക്കുമ്പോൾ ഒരു കരുണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244077 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>30 ധിക്കാരിയുടെ കാതൽ വിമർശിക്കണമെന്നല്ല ഇ വി ടെ വിവക്ഷിക്കുന്നത്. ആത്മാർത്ഥമായി ഒരു പരിപാടിയിൽ വിശ്വസിക്കുന്നവൻ തന്റെ ശത്രുവിനെ വിമർശിക്കുമ്പോൾ ഒരു കരുണയും കാണിക്കുകയില്ല. കാണിക്കേണ്ടതുമില്ല. പക്ഷേ, തെറി ശക്തിയായ വിമർശനമാണെന്നു തെറ്റിദ്ധരിക്കരു തെന്നു മാത്രം. തെറി ബലഹീനതയാണ്. ''ശക്തിയായ ഭാഷയിൽ ഈശ്വരനെ വിമർശിച്ചു' എന്നാരും കൊടു ല്ലൂർ ഭരണിയെപ്പറ്റി പറയാറില്ല. പോരെങ്കിൽ തെറി ക്കൊരു പ്രത്യേക സ്വഭാവമുണ്ട്, അതു തിരിഞ്ഞടിക്കും . സ്വന്തം മുഖത്തുതന്നെ അതു വന്നുവീഴും. കേട്ടുനിൽക്കുന്ന വരിൽ ഒരു നല്ല വിഭാഗം തെറിപറയുന്നവനെ നോക്കി പുച്ഛമായി ചിരിക്കുകയായിരിക്കും. തൽക്കാലത്തേക്ക ജയം നേടാൻ തെറി സഹായിച്ചേക്കും. ഉദാഹരണമായി 'സ' എന്ന ജന്തുവിനെ നോക്കുക. ശത്രുക്കൾ സമീ പത്തുണ്ടെന്നു കണ്ടാൽ അതും ഒരു ഭയങ്കര ഗന്ധം വമിച്ചു തുടങ്ങും. ആ ഗന്ധം സഹിച്ചുകൊണ്ട് അടുത്തിരിക്കാൻ കഴിയുന്ന ജന്തുക്കൾ ചുരുങ്ങും. അങ്ങനെ '' സ്വയം രക്ഷിക്കുന്നു. ഈ സ്വഭാവം മനുഷ്യൻ ചിലപ്പോഴൊക്കെ അനുകരിക്കുന്നതുകൊണ്ടായിരിക്കണം' തൂറി തോല്പിക്കുക എന്ന പ്രയോഗം ഗ്രാമീണരുടെയിടയിൽ ഉണ്ടായതു ചാത്തൻ സേവയുടെ പ്രധാന കഴിവും അന്വേഷിച്ചുനോക്കുക. ഇതൊന്നും ജയിക്കുന്നവയോ ആത്മവിശ്വാസമുള്ളവന്റെയോ പരിപാടികളല്ല, നിസ്സ ഹായനായ കോപിഷ്ഠന്റെയാണ്. എന്താണെന്നും ഈ തെറ്റായ രീതി രാഷ്ട്രീയപ്രവർത്തനത്തിൽ അംഗീകരിക്കുന്നതിന്റെ ഫലം തേടി വളരെ അകലെ പോകണ്ട. ഇന്ത്യാവിഭജനം കഴിഞ്ഞു ഉണ്ടായ സംഭവം നോക്കുക. മുസ്ലീംകളം ഹിന്ദുക്കളും തമ്മിലുള്ള മൽസര അടിസ്ഥാനപ്പെടുത്തി പറഞ്ഞ തെറികളുടെ യെല്ലാം പരിണതഫലം അന്നാണനുഭവിച്ചത്. ഒരു വ ക്കാർ മറുവക്കാരുടെ മൂക്കും മൂലയും ചേദിച്ചതും, ബലാൽസംഗം ചെയ്തതും എന്തു രാഷ്ട്രീയവിജയത്തിനു വേണ്ടിയായിരുന്നു. എന്തു വീയഗുണത്തിനുവേണ്ടി<noinclude></noinclude> 0ygmq4fbhvtpce5wmju7wx153ljkdp9 താൾ:1982-dhikkariyude-kathal-c-j-thomas.pdf/42 106 83890 244078 2026-07-01T11:25:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 ധിക്കാരിയുടെ കാതൽ ങ്ങളെന്ന മട്ടിൽ തുടരുകയാണ്. മാർക്സിന്റെ തത്വസംഹി നയൻസരിച്ചാണെങ്കിൽ വ്യവസായം പുരോഗമിക്കുന്ന നാടുകളിലാണ് തൊഴിലാളിവിരം നടക്കേണ്ടതു്. പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244078 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>40 ധിക്കാരിയുടെ കാതൽ ങ്ങളെന്ന മട്ടിൽ തുടരുകയാണ്. മാർക്സിന്റെ തത്വസംഹി നയൻസരിച്ചാണെങ്കിൽ വ്യവസായം പുരോഗമിക്കുന്ന നാടുകളിലാണ് തൊഴിലാളിവിരം നടക്കേണ്ടതു്. പക്ഷേ, കാർഷികപ്രധാനങ്ങളായ റഷ്യ, ചൈന, ഹങ്കറി, പോളണ്ടും, യൂഗോസ്ളാവിയാ മുതലായ രാജ്യങ്ങളി ലാണ് അതു വിജയിച്ചത്. (ചെക്കോസ്ളാവാക്കിയാ യിൽ വിപ്ലവമേ ഉണ്ടായില്ല. സാമ്രാജ്യത്വകാലഘട്ട തെപ്പറ്റി മാർക്സിസം എന്തെങ്കിലും പറയാനുണ്ടായിരു ന്നെങ്കിൽ ലെനിന്റെ പ്രസിദ്ധമായ ഗ്രന്ഥം എഴുതേണ്ടി വരുമായിരുന്നില്ല. പുതുജധാധിപത്യവാദവും മാർക്സിന്റെ തത്വങ്ങൾക വിരുദ്ധമാണ്. ഏക രാഷ്ട്ര സോഷ്യലി സവും “മൂഢന്മാർ ' എന്നു മാർക്സ് നാമകരണം ചെയ്ത കൃഷി ക്കാരുടെ അവകാശവാദങ്ങളും, മതത്തിനുകൊടുക്കുന്ന സ്വാതന്ത്ര്യവും ഒന്നും തൊഴിലാളി സർവ്വാധിപത്യ'ത്തോട പൊരുത്തപ്പെടുന്നവയല്ല. എങ്കിലും അതുപോലെ പലതും മാർക്സിനോടൊപ്പം സ്വീകരിക്കുന്നു. സാമ്രാജ്യയുദ്ധവി ജനകീയയുദ്ധം, പാക്കിസ്ഥാൻ സ്ഥാപനം, റേഷൻ കമ്യൂണിസം ഫാഷിസ്റ് വിരുദ്ധനിസം, സോവറ സുഹൃത് പ്രസ്ഥാനം, തൊഴിലാളി മുതലാളി സഹകരണം, ഉൽപ്പാദനസമരം, സഹവർത്തിത്വം, ഇൻറർ നാഷനൽ പിരിച്ചുവിടൽ, കോമിന്റെ ഫോം നട്ടുവള ർത്തൽ, ബ്രൗഡറിസം, ആസിഡ് ബൾബ്, ശബരിമല കേസ്, നെഹ്രുവിന്റെ വിദേശനയം ഇവയെല്ലാം അവ സമനുസരിച്ച ഒരുപോലെ 'ശാസ്ത്രീയമാണെന്നു 'ശാസ്ത്രീയ പ്രയോഗത്തിൻറ വന്നാൽ അർത്ഥമെന്താ ണാവോ. ശാസ്ത്രം അവസരത്തിനനുസരിച്ച്, അതു ഏതു രാഷ്ട്രത്തിന്റെ വിദേശനയമനുസരിച്ചായാലും, വ്യക്തി യുടെ അധികാരമത്സരമനുസരിച്ചായാലും ഉരുളുന്ന ഒരു ചക്രമല്ല. അവർ പറയുന്നതെല്ലാം ശാസ്ത്രമാണ് ശാസ്ത്ര മെന്നു പറഞ്ഞാൽ മാർക്സ് എന്നർത്ഥം. മാർക്സിനു തെറ്റാൻ പാടില്ലാതാനും. തെറ്റായ ഒരു ധാരണ വച്ചുപുലർത്തുന്നു എന്നതല്ല ഇവിടെ കുഴപ്പം. ഒരു മനുഷ്യദൈവത്തെ സൃഷ്ടിച്ചു സാധാരണ ബുദ്ധിക്കുപോലും തെറന്നു ബോധ്യ<noinclude></noinclude> edn4a83solg2x8quy6hbzvbe0qr3kyh താൾ:1982-dhikkariyude-kathal-c-j-thomas.pdf/52 106 83891 244079 2026-07-01T11:25:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '50 50 സാത്താൻ ലവനാണെന്നു വരുന്നതു സ്രഷ്ടാവിനൊരു ഭൂഷണ മല്ല. ഇത്തരത്തിലൊരു സമരവീരനെ എങ്ങനെ മാനി ക്കാതിരിക്കും ? യുദ്ധത്തിൽ സാത്താൻ തോറ്റു. പക്ഷേ, അനുവാചകഹൃദയങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244079 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>50 50 സാത്താൻ ലവനാണെന്നു വരുന്നതു സ്രഷ്ടാവിനൊരു ഭൂഷണ മല്ല. ഇത്തരത്തിലൊരു സമരവീരനെ എങ്ങനെ മാനി ക്കാതിരിക്കും ? യുദ്ധത്തിൽ സാത്താൻ തോറ്റു. പക്ഷേ, അനുവാചകഹൃദയങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിൽ നിർവ്വിവാദം വിജയം വരിച്ചു. പറുദീസാനഷ്ടത്തിലെ സാത്താൻ ഒരു സ്വാതന്ത്ര്യ ഭടനാണു്. അനിവാര്യമായ ആവശ്യം ആദർശമായി മാറ്റിയതാണെന്നു വാദിക്കുന്നവരുണ്ടാകാം എങ്കിലും സാത്താന്റെ പെരുമാറ്റം അതു കാണിക്കുന്നില്ല. നരകം സാത്താനെ ഭയപ്പെടുത്തുന്നില്ല. നരകത്തിൽത്തന്നെ സ്വർഗ്ഗം പണിയനാണു സാത്താൻ ശ്രമം. 'അധഃപതിച്ചതായാലും, യാതൊരു പാതാളത്തിനും ഒതുക്കിനിർത്തുവാൻ സാദ്ധ്യ മല്ല. അതുകൊണ്ടു സ്വം എന്നെന്നേക്കും യി നഷ്ട പ്പെട്ടുവെന്നു ഞാൻ ഗണിക്കുന്നില്ല. ഈ അഗാധതയിൽ നിന്നു ദൈവികഗുണങ്ങൾ ഉയരും. മഹിമയേറിയതും ഭയാനകവുമായ ഗുണങ്ങൾ. ഏതു പരിതഃസ്ഥിതിയിലും നിരാശപ്പെടാത്ത ഒരു സേനാധിപതിയാണ് സാത്താൻ, നന്മകൊണ്ടു ഭരിക്കാ നൊത്തില്ലെങ്കിൽ തിന്മകൊണ്ടു്. ''തിയേ, നീ എന്റെ നന്മയായിരിക്കുക. നിന്നെ കൊണ്ടു സ്വത്തിലെ രാജാവിന്റെ അധികാരത്തിൽ ഞാൻ പങ്കാളിയാകും. ചിലപ്പോൾ പകുതിയിലധിക ത്തിനു പോലും സാത്താനു ഈ പറഞ്ഞ സിംഹാസനത്തെപ്പറ്റി യാതൊരു വ്യാമോഹവും ഇല്ല. അതു യാതൊരുസൂയയുമി ല്ലാതെ പണ്ണമനസ്സോടെ അനുവദിച്ചുകിട്ടിയതാണ്. സ്വർഗ്ഗത്തിൽ സുഖം മാത്രമേയുള്ളൂ. അതുകൊണ്ട് അവിടെ അധികാരമത്സരമുണ്ടായേക്കാം. ന ര ക ത്തി ല ക ട്ടി, മിന്നൽ പിണരുകളിൽനിന്നു നിങ്ങളെ രക്ഷിക്കുവാനായി ഏററവും വേദനയനുഭവിച്ചും ഉന്നതസ്ഥാനത്തു നില്ക്കുന്ന വനോട് ആക്കാണസൂയ തോന്നുക ? മതതത്വങ്ങളെ ഒരു നിമിഷനേരത്തേയ്ക്കു വിസ്മരിക്കാൻ കഴിയുമെങ്കിൽ,<noinclude></noinclude> 9ikknlja26zosg5zggcvpqk12d7sfjy താൾ:1982-dhikkariyude-kathal-c-j-thomas.pdf/62 106 83892 244080 2026-07-01T11:25:09Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '60 ധിക്കാരിയുടെ കാതൽ ദാരിദ്ര്യമില്ലാഞ്ഞിട്ടില്ല മനുഷ്യർ ഓണമാഘോഷി ക്കുന്നതു്: ദാരിദ്ര്യമുള്ളതുകൊണ്ടാണ്. എന്നാലും രാഷ്ട്രീയ ക്കാർ വിടുകയില്ല. ഓണമെന്നല്ല. യ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244080 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>60 ധിക്കാരിയുടെ കാതൽ ദാരിദ്ര്യമില്ലാഞ്ഞിട്ടില്ല മനുഷ്യർ ഓണമാഘോഷി ക്കുന്നതു്: ദാരിദ്ര്യമുള്ളതുകൊണ്ടാണ്. എന്നാലും രാഷ്ട്രീയ ക്കാർ വിടുകയില്ല. ഓണമെന്നല്ല. യാതൊരു ഉത്സവവും പാടില്ല. വിഷുവായാലും തിരുവാതിരയായലും അവർ എതിർക്കും. മറ്റു മതക്കാരുടെ പെരുന്നാളുകളുടെ കഥ പറയാനുമില്ല. അവയെല്ലാം ബഹുജനത്തിന്റെ ദാരിദ്ര്യ ത്തെ മറച്ചുവെയ്ക്കുന്ന മൂടുപടങ്ങളാണ്. അവരെ ക വിമുഖരാക്കിക്കളയുന്ന മയക്കുമരുന്നുകളാണ്. ഇന്നത്തെ പരിതഃസ്ഥിതിയിൽ ആർക്കും ഓണമുണ്ണാൻ അരിയില്ല. കാമാക്കാനില്ല. വസ്തുതകൾ തത്വസംഹിതയ്ക്കു കീഴടങ്ങിയില്ലെങ്കിൽ, വസ്തുതകൾക്കും, ഹാ കഷ്ടം ! തിടമ്പല്ല, ചിത്രമാണ് പ്രശ്നം സാധാരണക്കാർ അതാഘോഷിക്കുന്നുവെന്ന പരമാർത്ഥം മതപരമെന്നും വ്യാഖ്യാനിക്കപ്പെടാവുന്ന ഉത്സ വങ്ങൾ മാത്രമല്ല നിരോധിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ വും മേല്പടിതന്നെ. ആഗസ്റ്റ് പതിനഞ്ച്, പാടില്ല. റിപ്പബ്ളിക്കു ദിനം വഞ്ചനയാണ്. ഗാന്ധിയുടെ മേൽ അമേരിക്കൻ പ്രചരണതന്ത്രമാണ്. ഇത്രയും പറ ഞ്ഞതുകൊണ്ടു ഉത്സവങ്ങളൊന്നും വേണ്ട എന്നമില്ല. പറഞ്ഞവയൊന്നും പാടില്ലെന്നേയുള്ളൂ. സ്വന്തം ട്രേഡ്മാർക്കുള്ള ഉത്സവങ്ങളാകാം. ഗാന്ധിദിനം പാടി ല്ലെങ്കിലും ലെനിൻ ദിനമാവാം. റിപ്പബ്ളിക്കും പതി പ്പിനു പകരം ഒക്ടോബർ വിപ്ലവപ്പതിപ്പ്. ഉത്സവം പാടില്ലെന്നല്ല, അവയൊക്കെ രാഷ്ട്രീയമേളകളായിരി ക്കണമെന്നാണ് നിയമം. എഴുന്നെള്ളാവാം, വാദ്യ ഘോഷമാകാം, ആനയാകാം, തിടമ്പാകാം. തിടമ്പിലെ ചിത്രമാരുടെ എന്നു മാത്രമേ നോക്കേണ്ടതുള്ള നമ്മുടെ രാഷ്ട്രീയപ്രവർത്തകരിലൊരു വിഭാഗം വിപ്ലവകാരികളെന്നവകാശപ്പെടുന്നു. വിപ്ലവം തൊഴിലായി (അതിന്റെ എല്ലാ അർത്ഥത്തി ലും സ്വീകരിച്ചവരാണവർ. വളരെ നല്ല കായം.<noinclude></noinclude> j5io977n3zo5q943xgel9vo8pa1q0te താൾ:1982-dhikkariyude-kathal-c-j-thomas.pdf/72 106 83893 244081 2026-07-01T11:25:12Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '70 ധിക്കാരിയുടെ കാതൽ അപ്പോൾ ആരെങ്കിലും അവതരിക്കുന്നു. അവരുടെ കമ്മ 601300 സാധാരണ യുക്തിക്കതീതമാണ്. അവർ പുറമെ കേവലം മനുഷ്യരാണെങ്കിലും മനുഷ്യരിൽനിന്നു ഒരുപടി കയറ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244081 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>70 ധിക്കാരിയുടെ കാതൽ അപ്പോൾ ആരെങ്കിലും അവതരിക്കുന്നു. അവരുടെ കമ്മ 601300 സാധാരണ യുക്തിക്കതീതമാണ്. അവർ പുറമെ കേവലം മനുഷ്യരാണെങ്കിലും മനുഷ്യരിൽനിന്നു ഒരുപടി കയറിയവരാണ്. ഈശ്വരവിശ്വാസികൾ അവരിൽ ദൈവികത്വം ആരോപിക്കും. മറ്റുള്ളവർ മറോ ന്യായങ്ങളും. ഇങ്ങനെയാണ് ഗാന്ധിയും വൈഷ്ണവാ വതാരങ്ങളും ക്രിസ്തുവമെല്ലാം. ഈ അഭിപ്രായം ശരിയോ തെറോ എന്നതിവിടെ ചർച്ചാവിഷയമല്ല. ഇങ്ങനെ ആഗമനവും അതിനുമുമ്പുള്ള പ്രതീക്ഷകളു മാണ് നാം തല്ക്കാലം പരിഗണിക്കുന്നതു്. യുള്ളവരുടെ ഗാന്ധിയുടെ പിറവിക്കുവേണ്ടി ആരെങ്കിലും നോമ്പു നോറ്റിരുന്നതായി തെളിവില്ല. എങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉപരാധം മുതൽ ഇന്ത്യ യെ സ്വതന്ത്രയാക്കുന്ന ഒരു ശക്തിക്കുവേണ്ടി അവ്യക്ത മായിട്ടെങ്കിലും ഒരു വലിയ സംഖ്യ മനുഷ്യർ അഭിലഷി ച്ചിരുന്നുവെന്നു വിചാരിക്കുന്നതിൽ തെറ്റില്ല. ഗാന്ധി യുടെ പിറവി ആ ആകാംക്ഷയുടെ ഫലമല്ലായിരിക്കാം. ക്രിസ്തുവിന്റെ കഥ ഇതിൽനിന്നു വളരെ ഭിന്നമാണ്. യുഗങ്ങളായി ഒരു ജനതയുടെ സ്വപ്നം സഫലീഭവിച്ച താണ് ക്രിസ്തു എന്നു കുറെയാളുകൾ വിശ്വസിക്കുന്നു. മിശിഹമാ യഹൂദവം എണ്ണത്തിൽ വളരെ വലുതല്ലെങ്കിലും അവ രസകരമായ ഒരു കഥയുണ്ട്. സുമേരിയായിൽ നിന്നു പാലസ്തീൻ നാട്ടിലെത്തിയ അബ്രഹാമിൻറ സന്തതിപരമ്പരയാണ് യഹൂദവഗ്ഗം. ഇവ അനേകം അടിമത്തങ്ങളനുഭവിക്കേണ്ടിവന്നിട്ടുണ്ടു്. അടിമത്തത്തി ൽനിന്നു സ്വാതന്ത്ര്യത്തിലേയ്ക്കും തിരിച്ച് മറെറാരടിമ ത്തത്തിലേക്കുമുള്ള പ്രയാണമാണവരുടെ ചരിത്രം . ബാബിലോണിയൻ അടിമത്തകാലത്താണു അവർ ആദ്യമായി നേതാവിനെ സ്വപ്നം ഉത്തമനായ ഒരു കണ്ടത്. സ്വാതന്ത്ര്യ സമരത്തിനു പ്രയോജനകരമായ ഒരു<noinclude></noinclude> 1p4itpo188a74qni0rrrrji3ulvuurr താൾ:1982-dhikkariyude-kathal-c-j-thomas.pdf/82 106 83894 244082 2026-07-01T11:25:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 ധിക്കാരിയുടെ കാതൽ ച്ചകളും അനുവദിച്ചിട്ടില്ല. പൊതുകാര്യങ്ങൾ മറയ്ക്കു പിന്നിലേ കൊണ്ടുപോകുന്നതും സർവ്വാധിപത്യ ത്തിനു വഴിതെളിക്കുകയാണ്. ഇതരരാഷ്ട്രീയസമ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244082 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>80 ധിക്കാരിയുടെ കാതൽ ച്ചകളും അനുവദിച്ചിട്ടില്ല. പൊതുകാര്യങ്ങൾ മറയ്ക്കു പിന്നിലേ കൊണ്ടുപോകുന്നതും സർവ്വാധിപത്യ ത്തിനു വഴിതെളിക്കുകയാണ്. ഇതരരാഷ്ട്രീയസമ്പ്രദാ യങ്ങളിൽ സാധാരണക്കാരനെ വിശ്വസിച്ചു പങ്കാളിയാ ക്കാൻ വയ്യാത്ത കായ്യങ്ങളുണ്ട്. ശത്രുക്കളെ വഞ്ചിക്കുവാ നെന്ന ഭാവത്തിൽ സ്വന്തം കുഞ്ഞാടുകളെ ചതിക്കുന്ന രംഗങ്ങളാണവ. സകല രാഷ്ട്രീയ വഞ്ചനകളും ഇത്തരം രഹസ്യരംഗങ്ങളിൽ വെച്ചാണ് രൂപമെടുക്കുന്നതും. ജനാ ധിപത്യം ഈ സമ്പ്രദായത്തെ അംഗീകരിക്കുന്നില്ല. അവ സാനമായി, ജനതയിൽ തിന്മ മാത്രമല്ല ഉള്ളതെന്ന കാര്യം ശ്രദ്ധിക്കണം. ജനതയുടെ രണ്ടു പ്രത്യേകതകൾ പരിഗണ നാർഹങ്ങളാണ്. അവർ പരിഷ്കാരം കുറവാണെങ്കിലും മനുഷ്യത്വം അവരിൽ വളരെയധികം കാണാൻ കഴിയും, ഭൂതദയ, സഹാനുഭൂതി മുതലായ ഗുണങ്ങൾ ഉന്ന വി " ക്കാ കൂടുതലായി അവരിൽ കണ്ടെന്നുവരു മറെറാന്നും അവരുടെ അന്ധമായ ഒരുവക ബുദ്ധിയാണ്. തലമുറകളായി മനുഷ്യൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങളുടെ കലവറകളാണവർ. പലപ്പോഴും കാര്യകാരണബന്ധ മറിയാതെതന്നെ ശരിയെന്തെന്നും അവർ കണ്ടുപിടിക്കും. പാരമ്പര്യത്തിന്റെ രഹസ്യ തന്നെ ഇതാണ്. ഒരു ജനത യുടെ നിലനില്പിന്നും അതൊഴിച്ചുകൂടാത്ത സമ്പത്താണ്. ഇതിൽ നിന്നുണ്ടാവുന്ന യാഥാസ്ഥിതിക സ്ഥിതി പരിഷ്ക്കർത്താവിനൊരു വിലങ്ങുതടിയാണെങ്കിലും സമുദാ യത്തെ കണ്ണടച്ചു ഓരോ ആപത്തിലേയ്ക്ക് വലിച്ചിഴ യ്ക്കുന്ന ാ ളി ളക്കങ്ങൾ കടിഞ്ഞാണും ഇതു തന്നെയാണ്. കഴുതയായ പൊതുജനത്തെപ്പറ്റി ഇത്ര നല്ലതായി പറയുന്നതു പൂർവ്വാപരവിരുദ്ധമല്ലേ എന്നു ചോദിക്കുന്നവ രുണ്ടാകാം. അല്ല എന്നാണു മറുപടി. ശ്രദ്ധിച്ചാൽ ഇവ തമ്മിൽ വൈരുദ്ധ്യമില്ലെന്നറിയാം. പ്രായോഗികവശത്തുനിന്നു ജനാധിപത്യത്തിനു മറെറാരു നീതികരണമുണ്ട്. യാതൊരുത്തനും മറെറാരാളെ മരിക്കാൻ മാത്രം യോഗ്യനല്ല എന്ന തത്വം തെറ്റാണ്.<noinclude></noinclude> nikg6x4rvkbhfb82om12vd5x5y7y8ze താൾ:1982-dhikkariyude-kathal-c-j-thomas.pdf/92 106 83895 244083 2026-07-01T11:25:17Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കലയും ബഹുജനവും രാഷ്ട്രീയജനാധിപത്യത്തെപ്പറ്റി എന്റെ വിശ്വാസ പ്രമാണം മുന്നൊരു ലക്കം "മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഒരു കൊച്ചു സ്നേഹിതൻ, കലയും സാമാന്യജന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244083 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കലയും ബഹുജനവും രാഷ്ട്രീയജനാധിപത്യത്തെപ്പറ്റി എന്റെ വിശ്വാസ പ്രമാണം മുന്നൊരു ലക്കം "മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഒരു കൊച്ചു സ്നേഹിതൻ, കലയും സാമാന്യജന ങ്ങളും എന്ന വിഷയത്തെപ്പറ്റി, അഥവാ പ്രശ്നത്തെപ്പറ്റി, എനിക്കുള്ള അഭിപ്രായമെന്തെന്നന്വേഷിച്ചു. ആ കൊച്ച നുജനുള്ള മറുപടിയാണു ഞാനിവിടെ കുറിച്ചുവെയ്ക്കുന്നതു്. ഇതു യാതൊരു പ്രസ്ഥാനത്തിന്റെയും പ്രകടനപത്രി കയല്ല. ഞാനാർക്കും പ്രതിനിധീഭവിക്കുന്നുമില്ല. ഇതെ ന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എന്നെസ്സംബ ന്ധിച്ച് മറെറല്ലാമെന്നതുപോലെ തെറ്റാകാവുന്ന ഒന്ന്. കലയെസ്സംബന്ധിക്കുന്ന സകല ചിന്തയും അവ്യ ക്തവും, ഏക പക്ഷീയവും, പലപ്പോഴും പൂർവ്വാപരവിരു ദ്ധവുമായിരിക്കും. ഈ ലേഖനം ഈ നിയമത്തിന്നൊരു വ്യത്യസ്തമായിരിക്കണമെന്നില്ല. കലാസമാജ്യത്തിന്റെ പടിവാതിൽ യുക്തിവിചാരം നമ്മോടു പറയുന്നു. അവിടെ ചിന്തിക്കുന്നതു് ആത്മാവുകൊണ്ടാണ്, എഴുതുന്നതു വണ്ണങ്ങൾകൊണ്ടും. സൗന്ദശാസ്ത്രത്തെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല. ജനാധിപത്യം കലയിലെ ത്രമാത്രം പ്രായോഗികമാണെന്നാണ് ഇവിടെ പഠനവി ഷയം. ശസ്ത്രം, തത്വചിന്ത, കല എന്നിവയിൽ ബഹു ജനം വിധികർത്താക്കളായിരിക്കുന്നത് ആശാസ്യമല്ലെന്നു ഞാൻ നേരത്തെ പറഞ്ഞുകഴിഞ്ഞു. അഹങ്കാരപരമെന്നു ഒരു നിലപാടാണ് അതു്. വ്യാഖ്യാനിക്കപ്പെടാവുന്ന അതു ഞാൻ ഇപ്പോഴും ആവർത്തിക്കുന്നുണ്ടോ? ഉണ്ടു മിക്കവാറും. ഉത്തമകല പ്രചാരം കുറവാണ്. കൃഷ്ടമാക്കുവാൻ എന്തു ഇന്നു ബഹുജനങ്ങളുടെയിടയിൽ ജനകീയാഭിരുചി കുറേക്കൂടി ഉൽ ചെയ്യണം ? ഇതാണ് കൊച്ചനുജ<noinclude></noinclude> 13dqk3b3dxnf7mltr13ql3o7c90uzwv താൾ:1982-dhikkariyude-kathal-c-j-thomas.pdf/102 106 83896 244084 2026-07-01T11:25:19Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '100 ടെ ധിക്കാരിയുടെ കാതൽ പരിശ്രമിച്ചാലും ഇളകാത്ത ഒരു ജനക്കൂട്ടം, ചോരയൊ ലിപ്പിച്ചുകൊണ്ടു പ്രവേശിക്കുന്ന ഒരു ശവത്തിന്റെ മുമ്പിൽ കൊടുമ്പിരിക്കൊള്ളം. ഷേക്സ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244084 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>100 ടെ ധിക്കാരിയുടെ കാതൽ പരിശ്രമിച്ചാലും ഇളകാത്ത ഒരു ജനക്കൂട്ടം, ചോരയൊ ലിപ്പിച്ചുകൊണ്ടു പ്രവേശിക്കുന്ന ഒരു ശവത്തിന്റെ മുമ്പിൽ കൊടുമ്പിരിക്കൊള്ളം. ഷേക്സ്പിയറുടെ 'ജൂലിയസ് സീസർ ' എന്ന നാടകത്തിനും ആ പേരിട്ടതും ശരിയായി. ല്ലെന്നൊരു വാദമുണ്ടു്. നേരത്തെതന്നെ അദ്ദേഹം മരിക്കു ന്നതുകൊണ്ടാണിങ്ങനെ പറയുന്നത്. പക്ഷേ, അവർ മറന്നുപോകുന്നു, കഥയുടെ ഭാക്കി ഭാഗം മുഴുവനും സീസ ഭരിക്കുന്നതെന്നു ആന്റണിയുടെ പ്രസംഗം മുഴുവനും സീസറുടെ ശവത്തിന്മേൽ നിന്നാണ്. സത്യം പറഞ്ഞാൽ ഇക്കാലത്തിൽ കമ്യൂണിസ്റ്റുകാർ ശുണ്ഠിയെടുക്കേണ്ട കായമില്ല. കമ്യൂണിസത്തിന്റെ മാത്ര മല്ല, മറ്റു മതങ്ങളുടേയും വില്പനച്ചരക്ക് ശവം തന്നെ യാണ്. ക്രിസ്തുമതം ക്രിസ്തുവിന്റെയും പുണ്യവാളന്മാരു ടേയും ശവങ്ങളിന്മേലാണ് പണിതിരിക്കുന്നതു്. ഓരോ പ്രത്യേകക്രിസ്തീയവിഭാഗത്തിനും സ്വന്തമായി ഒരോ ശവക്കൂമ്പാരങ്ങളുണ്ട്. അവരുടെ ത്യാഗത്തിന്റെ മഹി മയാണ് വിശ്വാസത്തിനു നിറം പിടിപ്പിക്കുന്നതു്. ജീവൻ വരെ ഒരാളെക്കൊണ്ടു ത്യജിപ്പിക്കാൻ കഴിയുന്ന ഒരു തത്വം സത്യമായിരിക്കണം എന്നാണ് വിശ്വാസം. ഇതിനും പുറമേ ശവത്തിന് എന്തോ ഒരു മാസ്മരശക്തിയു ണ്ടെന്നും ഒരു ധാരണയുണ്ട്. ചില പാലങ്ങളുടെ കാലും താൻ ആരെയെങ്കിലും കരുതി കഴിക്കേണ്ടതാണെന്നും ഒരു വിശ്വാസം എത്രകാലമായി നടപ്പിലുള്ളതാണ്! ഈ സ്വഭാവത്തിനു മതപരമായ ഒരു കാതലുണ്ട്. ബലികഴി ക്കുന്നതിനെപ്പറ്റിയുള്ള വിശ്വാസമാണത്. ഒരു ക്രൈസ്തവ സഭയുടെ വിശ്വാസം നോക്കുക: "സൃഷ്ടിയുള്ള കാല മെല്ലാം ബലിപ്പമുണ്ടായിരിക്കണം.' രക്തച്ചൊരി ച്ചിൽ കൂടാതെ പാപമോചനമില്ല. ** ബലിമൃഗത്തിന്റെ ശവം ഈശ്വരനു നിവേദ്യമാണ്. അതു പുരോഹിതൻ ക്ഷിക്കുകയും വേണം. ഇതൊക്കെയാണ് ശബ്ദത്തിന്റെ അതുല്യസിദ്ധികൾ. സിറിയൻ കത്തോലിക്കരുടെ കുർബ്ബാനക്രമം<noinclude></noinclude> 769i67mo3wwdgtpccj9h6z1i1723zr3 താൾ:1982-dhikkariyude-kathal-c-j-thomas.pdf/112 106 83897 244085 2026-07-01T11:25:21Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '110 ധിക്കാരിയുടെ കാതൽ മായതുകൊണ്ടാണല്ലോ മനുഷ്യനിൽ ഒരു വവ്യത്യാസമേ ഉണ്ടായിട്ടുള്ള. സ്ത്രീയും പുരുഷനും. അവ തമ്മിലുള്ള ശാരീരികവ്യത്യാസം തു അവ രണ്ടും വത്തിൽ ചേക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244085 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>110 ധിക്കാരിയുടെ കാതൽ മായതുകൊണ്ടാണല്ലോ മനുഷ്യനിൽ ഒരു വവ്യത്യാസമേ ഉണ്ടായിട്ടുള്ള. സ്ത്രീയും പുരുഷനും. അവ തമ്മിലുള്ള ശാരീരികവ്യത്യാസം തു അവ രണ്ടും വത്തിൽ ചേക്കാൻ കാരണം പക്ഷേ, ശരീരത്തിനു പുറമെയുള്ള മനുഷ്യസ്വഭാവങ്ങളെടുത്തു നോക്കിയാൽ വലിയ വ്യത്യാ ഒരു വിദൂരഭാവിയിൽ ഇക്കൂട്ടരിൽ സം കണ്ടെന്നുവരാം. ഒന്നിനു വികാരമെന്നൊന്നില്ലാതെയും മറേറതിന്നു ചിന്ത യെന്നൊന്നില്ലാതേയും പരിണമിച്ചാൽ അതിലത്ഭുത ത്തിനവകാശമില്ല. പരിണാമത്തിന്റെ അത്രയധികമാണ്. വൈചിത്ര്യം ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ അഭിപ്രായഭിന്നത യുണ്ടാകാൻ വഴിയില്ല. എന്നാൽ 'ആത്മാവ്' എന്ന വന്നു ചേരുന്നത് ഒരു വലിയ ആരവത്തോടുകൂടി യാണ്. രംഗവും ഭിതമാകും. ഒന്നിനു പുറകെ ഒന്നായി എത്ര പിന്തിരിപ്പൻ ആശയങ്ങളാണു തട്ടിവിടുന്നതു്. ' അവരുടെ സമാധാനത്തിനുവേണ്ടി നേരത്തെ പറഞ്ഞ ക്കാം. മതക്കാർ 'ആത്മാവ്' എന്ന പദം കൊണ്ടുദ്ദേശിക്കു ന്നതൊന്നുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഞാനുദ്ദേശി ക്കുന്നതു ജന്മവാസനയിലോ, ചിന്താശക്തിയിലോ, വികാരത്തിലോ കണ്ടെത്താൻ കഴിയാത്ത ഒരു പ്രത്യേക സിദ്ധിയെയാണു്. നന്മയെ ആഗ്രഹിക്കുക, സൗന്ദത്തെ സ്നേഹിക്കുക മുതലായ ആദർശങ്ങൾ എങ്ങനെയുണ്ടായി? സാധാരണ ഗതിയിൽ കണ്ടുപിടിക്കാനോ നിർവ്വചി ക്കാനോ എളുപ്പമല്ലാത്ത എന്തോ ഒരു ഘടകം മനുഷ്യനിലു ണ്ടെന്നും (എല്ലാവരിലും വേണമെന്നില്ല. വിചാരിക്കാൻ ന്യായമുണ്ട്. ആ പ്രത്യേക സ്വഭാവത്തെ “ആത്മാവ എന്നു സൗയ്യത്തിനുവേണ്ടി പേരു വിളിക്കുകയാണ്. ഇതു ബുദ്ധനും ബർനാർഡ് ഷായ്ക്കും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ഈ ഘടകവും എങ്ങനെയോ ഉണ്ടായി വളർന്നു കൊണ്ടിരിക്കുന്നു. പല വ്യക്തികളിലും പല നിലകളി ലായി കാണുകയും ചെയ്യാം . ഈ നാലു സിദ്ധികളെപ്പറ്റിയും പറഞ്ഞതു മനുഷ്യ ജന്തുവിനു ശരീരത്തിനു പുറമേ പ്രധാനമായ ചില ഘടക<noinclude></noinclude> dsrudpju9scq7bfwi3t63se14c8tdjc താൾ:1982-dhikkariyude-kathal-c-j-thomas.pdf/122 106 83898 244086 2026-07-01T11:25:23Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്കാതെയോ?) ""ഇവരൊക്കെ ആരൊക്കെ? തകർച്ചകളുടെ കാലം ശ്രീ. എം. ഗോവിന്ദന്റെ 'അന്വേഷണത്തിന്റെ ആരംഭം ' എന്ന ഗ്രന്ഥം വായിച്ചിട്ട് അതോ വായി മാന്യസുഹൃത്ത് അഭിപ്രായപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244086 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ക്കാതെയോ?) ""ഇവരൊക്കെ ആരൊക്കെ? തകർച്ചകളുടെ കാലം ശ്രീ. എം. ഗോവിന്ദന്റെ 'അന്വേഷണത്തിന്റെ ആരംഭം ' എന്ന ഗ്രന്ഥം വായിച്ചിട്ട് അതോ വായി മാന്യസുഹൃത്ത് അഭിപ്രായപ്പെട്ടു. പരത്തുകയാണു 7. എം. ഗോവിന്ദനും അദ്ദേഹത്തെ പ്പോലെ ചിന്തിക്കുന്നവരുമായിരിക്കണമല്ലോ. ഞാനും ഏറെക്കുറെ അക്കൂട്ടത്തിൽ പെടുന്നയാളാണ്. അതു കൊണ്ടും എന്റെ പങ്ക് കൺഫ്യൂഷനും കൂടി സംഭാവന ചെയ്യാമെന്നു വിചാരിക്കുകയാണ്. ആ ഗ്രന്ഥത്തെ നീതീകരിക്കുവാൻ വേണ്ടിയല്ല, അതിനും അതിൻറ സ്വന്തം കാലിൽ നില്ക്കുവാൻ കഴിയും ; കൺഫ്യൂഷൻ എവിടെയാണെന്നു മനസ്സിലാക്കുവാൻ വേണ്ടിത്തന്നെ. എന്തു കൺഫ്യൂഷൻ പരത്തുന്നുവെന്നാണാക്ഷേപം? അതിനും ഏറ്റവും യോജിച്ച മാറ്റം ആ പുസ്തകത്തി ൻറ ഉള്ളടക്കമെന്താണെന്നു പരിശോധിക്കുകയാണല്ലോ. ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ, നിലവിലുള്ള സകല മൂല്യ ഞങ്ങളുടേയും പരാജയം. കുറച്ചുകൂടി പരത്തിപ്പറഞ്ഞാൽ, മുതലാളിത്തത്തിന്റെയും ജനാധിപത്യത്തിന്റേയും കമ്യൂ ണിസത്തിന്റേയും അധുനാതനസന്മനസംസ്കാരങ്ങളു ടേയും പരാജയം. ഇതിനും പുറമേ വിശ്വസിച്ചു. മുറുകെ പിടിക്കാവുന്ന ഒരു പുതിയ സുവിശേഷത്തിന്റെ അഭാവം. ഒരു അന്ധകാരയുഗത്തിന്റെ ആരംഭം തന്നെയാണ് ശ്രീ. ഗോവിന്ദൻ ചൂണ്ടിക്കാണിക്കുന്നതെന്നു പറഞ്ഞാലും വലിയ ത റ റു ണ്ടാ കിയില്ല . ഇതിലെന്താണ് കൺ ഫ്യൂഷൻ ഇവയൊന്നും പരാജയപ്പെട്ടിട്ടില്ലെന്നാണോ ഭാവം? അതോ ഇനി ഇവയിലേതെങ്കിലും ആശയ്ക്കു വകയുണ്ട ന്നാണോ? അതു രണ്ടുമല്ലെങ്കിൽ, ഇപ്പറഞ്ഞതെല്ലാം വാസ്ത വമാണെങ്കിൽ പോലും അക്കായം തുറന്നു പറഞ്ഞുകൂടെന്നാ<noinclude></noinclude> egwu5wwakwa02s7d45z7v3cpv6z0upz താൾ:1982-dhikkariyude-kathal-c-j-thomas.pdf/132 106 83899 244087 2026-07-01T11:25:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '130 ധിക്കാരിയുടെ കാതൽ മാരും ഉദാഹരണങ്ങളാണ്, അവരിലാർക്കും തന്നെ അവർ വലിഞ്ഞുകയറി തട്ടിയെടുത്ത ചുമതലകൾ നിറവേറാ നുള്ള കഴിവില്ല. (കൂട്ടത്തിൽ പറയണമല്ലോ, തത്തിൽ സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244087 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>130 ധിക്കാരിയുടെ കാതൽ മാരും ഉദാഹരണങ്ങളാണ്, അവരിലാർക്കും തന്നെ അവർ വലിഞ്ഞുകയറി തട്ടിയെടുത്ത ചുമതലകൾ നിറവേറാ നുള്ള കഴിവില്ല. (കൂട്ടത്തിൽ പറയണമല്ലോ, തത്തിൽ സ്ഥാനങ്ങൾക്കുവേണ്ടി മത്സരിച്ച് എതിർകക്ഷിക്കാരും ഇതേവഞ്ചിയിൽത്തന്നെ. മരുന്നു എന്തു കുറവു ചൂണ്ടിക്കാണിച്ചാലും ഉടനെ പറഞ്ഞുകൊള്ളണമെന്നും ഒരു നിയമം സ്ഥാപിതമായി ട്ടുണ്ടല്ലോ. ഈ രോഗത്തിനുള്ള ഒറ്റമൂലി എന്റെ കൈ വശമില്ല. ഇതിന്റെ ഫലമെന്തായിരിക്കുമെന്നുമാത്രം ചൂണ്ടിക്കാണിക്കാം. അതും മറ്റു രാജ്യങ്ങളുടെ അനുഭവ ത്തിൽനിന്നും ഉള്ള അനുമാനമാണ്. ഫ്രാൻസിനും മന്ത്രി മാരെക്കൊണ്ട് വളരെ പ്രയോജനമുണ്ടായിട്ടില്ല. അവർ സമർത്ഥന്മാരായിരിക്കാം. പക്ഷേ, ദീർഘകാലം ഇരിക്കു ന്നിടത്തിരിക്കാൻ അവക്കിട കിട്ടാറില്ല. ഇതിന്റെ ഫല മായി ഒരുവക ഉദ്യോഗസ്ഥഭരണമാണ് ഫ്രാൻസിൽ നിലവിലുള്ളത്. അതുതന്നെയാണ് ഇൻഡ്യയിലുമുണ്ടാ കാൻ പോകുന്നത്. ഒന്നും തിരിയാത്ത മന്ത്രിമാർ, മടിയ ന്മാരായ മന്ത്രിമാർ, കള്ളന്മാരായ മന്ത്രിമാർ ഇവരെല്ലാം മാറിക്കൊണ്ടിരിക്കയും എന്നുവെച്ചാൽ ദൈനം ദിനഭരണം നയരൂപീകരണം തന്നെ ഉദ്യോഗസ്ഥകൂടത്തിന്റെ കൈയിലെത്തുമെന്നർത്ഥം . ചില കായ്യങ്ങളിൽ അതു നല്ലതായിരുന്നേക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ ലക്ഷ്യം അതല്ലല്ലോ. ജനാധിപത്യസമ്പ്രദായത്തിൽ ഈ നില് അനി വായമാണോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. അല്ലെ ന്നാണ ഇ ഗ്ലണ്ടിന്റെ തെളിയിക്കുന്നത്. അവിടെ മന്ത്രിയ കുന്നവക്ക് അവരുടെ ചുമതലയിലുള്ള വിഷയങ്ങളെപ്പറ്റി അല്പം പരിജ്ഞാനം കാണുന്നുണ്ട്. അവിടെ എതിർകക്ഷിയെ വിമർശിക്കാൻ മെനക്കെടു ത്തുന്ന സമയത്തിലധികം സ്വന്തകായം പഠിക്കാനും അതി ലൊരു നയം രൂപീകരിക്കാനും ചെലവാക്കുന്നുണ്ടെന്നു തോന്നുന്നു. നമ്മുടെ നിർഭാഗ്യം ഇവിടെ യാതൊരു പാർ ട്ടിക്കും ഈ മനോഭാവം ഇല്ലെന്നതാണ്. അധികാരത്തെ<noinclude></noinclude> efo8fjjld08d01qkzorlu3gvvb34qan താൾ:1982-dhikkariyude-kathal-c-j-thomas.pdf/5 106 83900 244088 2026-07-01T11:25:29Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3241 Library & PG ധിക്കാരിയുടെ കാതൽ Research ** സി. ജെ. തോമ്മ സ് Center പ്രസാധകർ പൂർണ്ണ പബ്ളിക്കേഷൻസ്, കോഴിക്കോട്' താൾ സൃഷ്ടിച്ചിരിക്കുന്നു 244088 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>3241 Library & PG ധിക്കാരിയുടെ കാതൽ Research ** സി. ജെ. തോമ്മ സ് Center പ്രസാധകർ പൂർണ്ണ പബ്ളിക്കേഷൻസ്, കോഴിക്കോട്<noinclude></noinclude> bcmvqcpwsp2sccdjubterd06r6ilht5 താൾ:1982-dhikkariyude-kathal-c-j-thomas.pdf/13 106 83901 244089 2026-07-01T11:25:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '11 നേരേമറി പ്രേക്ഷകരിൽ വലിയ വേദനയുണ്ടാക്കുന്നില്ല. ച്ച്, മരിക്കാതിരിക്കുന്ന മാക്ബെത്തിന്റെ സ്ഥിതിയാ കഷ്ടം. പ്രഭ്വി മരിച്ചു. രാജാവാകാമെന്ന ആശയും തകർ ന്നു. ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244089 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>11 നേരേമറി പ്രേക്ഷകരിൽ വലിയ വേദനയുണ്ടാക്കുന്നില്ല. ച്ച്, മരിക്കാതിരിക്കുന്ന മാക്ബെത്തിന്റെ സ്ഥിതിയാ കഷ്ടം. പ്രഭ്വി മരിച്ചു. രാജാവാകാമെന്ന ആശയും തകർ ന്നു. ചെയ്തപാതകം അങ്ങാടിപ്പാട്ടായിത്തീർന്നു. ഈ നില യിൽ മരിക്കാൻ കഴിഞ്ഞിരുന്നെങ്കിലതൊരാശ്വാസമാക മായിരുന്നു. പക്ഷേ, അത്തരമൊരു ഭീരുത്വം കൊണ്ടു ക്ഷേ പെടാൻ അദ്ദേഹത്തിന്റെ അഭിമാനം സമ്മതിക്കുന്നില്ല. തനിക്കാവശ്യമില്ലാത്ത ഒരു ജീവിതവും പേറി, തനിക്കി ഷ്ടമില്ലാത്ത ഒരു സമരവും നടത്തി, ആത്മാവിൽ ഉമിത്തീ യുമായി കഴിയുന്ന ആ ജീവിതം ആയിരം മരണങ്ങളേ ക്കാൾ കഷടമാണ്. ഭാന്തനായ ലീയറും, അസ്ഥിരചി അവസാ നായ ഹാംലെറ്റും ഇതുപോലെ ദുരിതമനുഭവിക്കുന്നവ രാണ്. ഭാര്യയും പുത്രനും മരിച്ചു, ഭാഗിനേയിയുടെ ഘാത കനായി, ജനങ്ങളാൽ വെറുക്കപ്പെട്ടു, ദേവകളാൽ ശപിക്ക മരിക്കാതെ ജീവിക്കുന്ന ക്രിയോൺരാജാവും ഇക്കൂട്ടത്തിൽ പെടും. ഈ വംശപാരമ്പര്യ കാശപ്പെടുന്ന ഒരു മലയാളിയാണ് 'നീ മനുഷ്യനെ കൊല്ലരുത്' എന്ന നാടകത്തിലെ അധികാരി. ഇവിടെയെല്ലാം ഒരു കാ മാണ് മുന്നിട്ടുനില്ക്കുന്നത്. മരണത്തേക്കാൾ ഭീകരമായ ചിലതൊക്കെ ലോകത്തിലുണ്ടെന്നത്. മരണം നമായിട്ടാണ് സാധാരണ കണക്കാക്കപ്പെടാറുള്ളത്; സുഖ ത്തിയെന്നതുപോലെ ദുഃഖത്തിന്റെയും. മിക്കവാറും അങ്ങനെയാണുതാനും. എങ്കിലും ചില ചില സന്ദർഭങ്ങ ളിൽ ഈ ധാരണയെ അപഹസിച്ചുകൊണ്ടും, തുടർന്നുള്ള ദുരിതങ്ങളുടെയെല്ലാം ഉറവിടമായി മരണം പ്രത്യക്ഷപ്പെ ടാറുണ്ട്. സ്വന്തം ജീവനേക്കാൾ വിലമതിക്കുന്ന ആദർശ ങ്ങളോ, അഭിമാനമോ, വിശ്വാസമോ, മറോ തകർന്നു പോവുകയും, അങ്ങനെ ജീവിതം ശൂന്യവും നിരർത്ഥകവു മായിത്തീരുകയും ചെയ്യുമ്പോൾ മരണം ഒരാശ്വാസ മായിത്തീരുന്നു. അങ്ങനെയുള്ള ഒരിതിവൃത്തമാണു ദുരന്ത നാടകത്തിനു യോജിച്ചത്. മുമ്പു പറഞ്ഞ് അധികാരി ആരെയും കൊല്ലുന്നില്ല. അദ്ദേഹം കൊല്ലപ്പെടുന്നുമില്ല. പുത്രന്റെ മരണം<noinclude></noinclude> 43s22ee1h5ycifk2v5hfb8pk2rzo0p6 താൾ:1982-dhikkariyude-kathal-c-j-thomas.pdf/23 106 83902 244090 2026-07-01T11:25:34Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നോക 21 ന്നു. ലോകചരിത്രത്തിലെ മഹത്തായ സംഭവങ്ങളി ലൊന്നാണ് ആ പ്രസ്താവന. യുദ്ധത്തെപ്പറ്റി അദ്ദേഹ ത്തിന്റെ അഭിപ്രായങ്ങൾ molo "A Conneticut Yankee in King Arthur's Court'' എന്ന പുസ്തകം വായിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244090 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നോക 21 ന്നു. ലോകചരിത്രത്തിലെ മഹത്തായ സംഭവങ്ങളി ലൊന്നാണ് ആ പ്രസ്താവന. യുദ്ധത്തെപ്പറ്റി അദ്ദേഹ ത്തിന്റെ അഭിപ്രായങ്ങൾ molo "A Conneticut Yankee in King Arthur's Court'' എന്ന പുസ്തകം വായിച്ചു പുസ്തകത്തോളം മഹത്തായതാണ ഡോൺ ക്വിക്സോട്ടിന്റെ വീരകൃത്യങ്ങൾ. ' ഈ പുസ്തകം എഴുതിക്കഴിഞ്ഞു. ശതാബ്ദങ്ങളായിട്ടും പട്ടാള ഉദ്യോഗ സ്ഥാ ലഭിക്കുന്ന ബഹുമതിയും ശമ്പളവും കെർവാൻറീസ് - കാണാൻ ഇടവരുന്നെങ്കിൽ അദ്ദേഹം തന്റെ പുസ്തകത്തെ ശപിക്കു ഒരു കൊച്ചുകുട്ടിക്കു കളി പാട്ടമായി കളിത്തോക്കു വാങ്ങിച്ചുകൊടുക്കുന്ന പിതാവും കുട്ടിയെ ഞെക്കിക്കൊല്ലുകയാണ് ചെയ്യേണ്ടതു്. സ്വതേ കാപാലികന്മാർ നിറഞ്ഞ മനുഷ്യസമുദായത്തിൽ ഒരു നരഭോജിയെക്കുടി ഉണ്ടാക്കുക. ഇതെല്ലാം പറയ മ്പോൾ ഒരു ഉപദേശിപ്രസംഗത്തിന്റെ ഛായ തോന്നും. അത്രയധികം രൂഢമൂലമായിട്ടുണ്ട്, മനുഷ്യരെ കൊല്ലുക എന്ന ആശയത്തിന്റെ സൗന്ദം സോവിയററ്ററഷ്യ യിലെ സാഹിത്യം കൂടുതൽ കൂടുതൽ സമരസാഹിത്യമായി ിന്നുകൊണ്ടിരിക്കുന്നുവെന്നത് അഭി മാ ന ത്തോ ട യാണ് ചിലർ വീക്ഷിക്കുന്നത്. ക്ഷാത്രവീയം, വീര സ്വർഗ്ഗം, സമരപാരമ്പയും, യുദ്ധവീരൻ അങ്ങനെ എത്ര മൗഢ്യങ്ങളാണു മാന്യസ്ഥാനങ്ങളെ അപഹരിച്ചിരിക്കു ന്നതു്. 'ശിലാപുഷ്പം' എന്ന റഷ്യൻ ഫിലിമിൻറ കൂടെ ഒരു ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. പട്ടാളക്കാരും മറ്റും (ഡിൽ ചെയ്യുന്നതും മറ്റും കാണിക്കുന്നതായിരുന്നു അതു്. മാകാരമായ ഏതോ ഒരു വികൃതജന്തുവിന്റെ അംഗങ്ങളെപ്പോലെ മനുഷ്യർ കാരാണെന്നു കാണിക്കുന്ന ആ ബീഭത്സതയായിരുന്നു എന്റെ അടുത്തിരുന്ന സകല മനുഷ്യക്കും കൂടുതലായി രസിച്ചത്. അമേരിക്കയുടേയും റഷ്യയുടേയും കടലാസുകളിൽ ഏറ്റവും വിശിഷ്ട വസ്തുവായി ചിത്രീകരിക്കാറുള്ളത് തോക്കുകളെയാണു്. ഒന്നല്ലെങ്കിൽ മറെറാരു മുഖം മുടിയുടെ പുറകിൽ എപ്പോഴും യുദ്ധമനസ്ഥിതിയെ വാഴ്ത്തുന്ന സാഹിത്യമാണു് ഇന്നു<noinclude></noinclude> ju2der9d8gvug5oc68js8xo2h35sp2h താൾ:1982-dhikkariyude-kathal-c-j-thomas.pdf/33 106 83903 244091 2026-07-01T11:25:37Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 31 യഥാർത്ഥസംസ്ക്കാരമാണ് യായിരുന്നു? സംഭവിച്ചതിതാണ്. ഇരുകൂട്ടരും ന്യായമായ അടിസ്ഥാനത്തിലല്ല നിന്നത്. അവർക്കു ന്യായമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244091 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 31 യഥാർത്ഥസംസ്ക്കാരമാണ് യായിരുന്നു? സംഭവിച്ചതിതാണ്. ഇരുകൂട്ടരും ന്യായമായ അടിസ്ഥാനത്തിലല്ല നിന്നത്. അവർക്കു ന്യായമായ യാതൊരു വാദഗതിയും ഇല്ലായിരുന്നു. അതുകൊണ്ടു മേച്ഛ നെന്നും കാഫറെന്നും വിളിക്കുകയല്ലാതെ പരിപാടിയുണ്ടാ യിരുന്നില്ല. ഇത്തരമൊരു പ്രവർത്തനത്തിൽ പങ്കെടുക്കുന്ന വരുടെ മനഃസ്ഥിതി അധഃപതിക്കാതിരിക്കാൻ നിവൃത്തി യില്ലല്ലോ. ഒരു ജനതയുടെ പുറത്തു കാണുന്ന നിയമങ്ങളും പരിപാടികളും എന്തുതന്നെയായിക്കൊള്ളട്ടെ അവരുടെ കാര്യങ്ങളെ നയിക്കുന്നതു്. ഈ വാസ്തവം മനസ്സിലാക്കാതെ തെറികൊണ്ടുമാത്രം ഒരു രാഷ്ടം കെട്ടിപ്പടുക്കാമെന്നോ, സാമൂഹ്യവിപ്ലവം നടത്താമെന്നോ വ്യാമോഹിക്കുന്നവരുണ്ടെങ്കിൽ അവ അവരുടെ ജോലി അറിഞ്ഞുകൂടാ. അവർ അവരുടെ പരീ ക്ഷണങ്ങൾ നടത്താൻ മനുഷ്യവത്തെ പരീക്ഷണശാല യാക്കുകയാണ്; മനുഷ്യനെ ഗിനിപന്നിയാക്കുകയാണ്. ഭീരുവിനു വിപ്ലവമുണ്ടാക്കാൻ കഴിവില്ല. മനുഷ്യത്വമി ല്ലാത്ത ഇരുകാലിമൃഗം ഭൂലോഗസ്വർഗ്ഗം സൃഷ്ടിക്കുകയുമില്ല. മനുഷ്യസമുദായത്തെ നന്നാക്കുവാൻ ചുമതലയേല്ക്കുന്നതിനു മുമ്പ് ഒന്നും വ്യക്തമായി ധരിച്ചിരിക്കണം. സംസ്കാര ത്തിന്റേയും മയ്യാദയുടേയും ഒരു പൊടി നഷ്ടപ്പെടുത്തി യിട്ടു ലഭിക്കുന്ന സ്വഗ്ഗം സ്വർഗ്ഗമായിരിക്കുകയില്ല. രണ്ടു വർഷമായി ഇന്ത്യ ഒരു ഡൊമിനിയനായിട്ട്. ഇതിനിടയിൽ നമുക്കു കിട്ടിയ രാഷ്ട്രീയപ്രവർത്തനം അഞ്ചുശതമാനം വിമർശനവും തൊണ്ണൂറ്റഞ്ചു ശതമാനം തെറിയുമായിരുന്നു. ഇങ്ങനെ രാഷ്ട്രം പണിതുണ്ടാക്കിയാൽ ഭാവി ശോഭനമല്ല. ഹിറ്റ്ലർ നൂറുശതമാനം തെറിയുടെ മുകളിലാണ് രാഷ്ട്രം പണിതത്. വെറുപ്പ്, വിദ്വേഷം വഞ്ചന, അസൂയ, കള്ളപ്രചരണം ഇതെല്ലാം കൊണ്ട് ഹിറ്റ്ലർ തന്റെ രാഷ്ട്രം അലങ്കരിച്ചു. നമുക്കും അതു കൂടിയേ തീരൂ എന്നുണ്ടോ? ഇത്രയും പറഞ്ഞതിനും എന്നെ തെറി പറഞ്ഞിട്ടു കാ മില്ല. കണ്ണാടി വലിച്ചെറിഞ്ഞാൽ മുഖത്തിൻറ വൈകൃതം തീരുകയില്ലല്ലോ.<noinclude></noinclude> tkrpzx7qn1j30f986s7yjue2ao7x194 താൾ:1982-dhikkariyude-kathal-c-j-thomas.pdf/43 106 83904 244092 2026-07-01T11:25:39Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഫാഷിസ്റ്റ് കമ്യൂണിസം 41 മായിട്ടുള്ള അനുമാനങ്ങൾ സനാതനസത്യമെന്നു വച്ചു പുലർത്തുക എന്നതാണ് തെറ്റ്. അതു സമുദായത്തോടെ ചെയ്യുന്ന വഞ്ചനയാണ്. ഉത്തരവാദപ്പെട്ട യാത...' താൾ സൃഷ്ടിച്ചിരിക്കുന്നു 244092 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഫാഷിസ്റ്റ് കമ്യൂണിസം 41 മായിട്ടുള്ള അനുമാനങ്ങൾ സനാതനസത്യമെന്നു വച്ചു പുലർത്തുക എന്നതാണ് തെറ്റ്. അതു സമുദായത്തോടെ ചെയ്യുന്ന വഞ്ചനയാണ്. ഉത്തരവാദപ്പെട്ട യാതൊരു തത്വജ്ഞാനിയും മാർക്സിനെ ഫിലോസഫറായിട്ടെണ്ണ ന്നില്ല. അദ്ദേഹമാണ് മനുഷ്യചിന്തയുടെ ആരംഭമെന്നു സ്ഥാപിച്ചേ അടങ്ങു എങ്കിലോ! ധനശാസ്ത്രവും രാജ്യ തന്ത്രവും മനശ്ശാസ്ത്രവുമെല്ലാം കഴിഞ്ഞ നൂറുവർഷം കൊണ്ടു എത്രമാത്രം പുരോഗമിച്ചു എന്നറിയുന്നവർക്കും, അതിനും കല്പ ന്തകാലം വരെയുമുള്ള സാമൂഹ്യജാതകം എഴുതാൻ കഴിയുമെന്നു പറയുന്നതിനപ്പുറം മൗഢ്യമുണ്ടോ? ഡാർവിനു മുമ്പാണ് മാർക്സ് എന്നും എത്രപേക്കറിയാം . കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സകല ശാസ്ത്രീയവളച്ചയും (പരിണാമവാദം, പരമാണുശാസ്ത്രം, ഉപബോധമനസ്സ് സഹകരണത്വം മുതലായതെല്ലാം) അതിനുമുമ്പുള്ള ഒരു മുദ്രാവാക്യത്തിലന്തർഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ വാദവും ഓം എന്നതിലെല്ലാം അടങ്ങുന്നു എന്ന വാദവും തമ്മിൽ എന്താണു വ്യത്യാസം? മാർക്സിന്റെ വാദങ്ങൾ ദിവ്യമായി അംഗീകരി ച്ചിട്ടില്ലെന്നു ചില സമയങ്ങളിൽ പറയും. പക്ഷേ, മാർക്സിൽ എന്തെങ്കിലും പിശകു വന്നിട്ടുണ്ടെന്നോ വരാ ന്നോ സമ്മതിക്കുകയില്ല.) അതിനു പുതുജനാധി പത്യവും മറ്റും തെളിവായി ചൂണ്ടിക്കാണിക്കും. മാർക്സ കാണിച്ച വഴിയിൽക്കൂടി മാർക്സിസത്തെ വളർത്തി എന്നാണതിനു വിശ്വാസികളുടെ ഭാഷ. മാർക്സ് കാണിച്ച വഴിതന്നെ വിശ്വസത്യമാണെന്നാരു പറഞ്ഞു? ചിന്ത ആ മനുഷ്യനോടുകൂടി അവസാനിച്ചിട്ടില്ല. അതു വളരും. അതിനെന്തിനു കടിഞ്ഞാണിടുന്നു? പുതിയ തത്വങ്ങളും പരിപാടികളും അംഗീകരിക്കുന്നതു ശരിയാണെങ്കിൽ കൂട്ടത്തിലാരും വായിക്കാറില്ലാത്ത ഈ ബൈബിൾ പിടിച്ചാണയിടുന്നതെന്തിനു? വിശ്വാസികളുടെ ഉത്തരം എന്തെങ്കിലുമാകട്ടെ. യഥാർത്ഥമിതാണ്: സുവിശേഷ ത്തിനു ഭാഷയെഴുതാൻ ചുമതലപ്പെട്ടവരുണ്ട്. ആ തൊഴിൽ ശൂദ്രൻ കൈയിൽ ചെന്നുചാടിയാൽ വളർന്നുവരുന്ന<noinclude></noinclude> szgy1of7xphbybhbb0kzeq865sa9o79 താൾ:1982-dhikkariyude-kathal-c-j-thomas.pdf/53 106 83905 244093 2026-07-01T11:25:42Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധിക്കാരിയുടെ കാതൽ 51 വെറും ശക്തിയെ ഒരാദർശമായിട്ടാരാധിക്കാത്ത നാമും എതിർസിംഹാസനത്തെ ഗണിച്ചുപോയേക്കും. ക്രൂരനല്ലാത്ത ധീരൻ കൂടുതൽ സുന്ദരമായി സാത്താന്റെ രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244093 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ 51 വെറും ശക്തിയെ ഒരാദർശമായിട്ടാരാധിക്കാത്ത നാമും എതിർസിംഹാസനത്തെ ഗണിച്ചുപോയേക്കും. ക്രൂരനല്ലാത്ത ധീരൻ കൂടുതൽ സുന്ദരമായി സാത്താന്റെ രാജകീയധീരതയ്ക്കു കിടനില്ക്കുന്നതാണ് ബുദ്ധിശക്തി. ഈശ്വരനോടെതിക്കുവാൻ ഈശ്വരശക്തിയെ നിഷേധിക്കുകയാണല്ലോ മുഖ്യമാം . ഈ ശേഷിയുടെ മ അദ്ദേഹമാണ് പ്രപഞ്ച ിന്റെ സഷ്ടാവെന്നതാണ്. ഇക്കായത്തെ സാത്താൻ ചോദ്യം ചെയ്യന്നു. ദൈവത്തിന്റെ സന്ദേശവാഹകനായ അബീയേലിനോടു സത്താൻ കുറിക്കുകൊളളന്ന ചില ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഒന്നാമത്തേത്, പ്രപഞ്ചസൃഷ്ടിയെപ്പറ്റി ഇപ്പോൾ ഈശ്വരൻ ഉന്നയി എന്ന വാദം ഇതിനു മുൻപു കേട്ടുകേൾവി പോലുമില്ലാത്ത താണെന്നാണ്. തുറന്നുപറഞ്ഞാൽ, ഇപ്പോൾ വാദം ജയി ക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കുന്ന കെട്ടുകഥയാണെന്നു സാരം. രണ്ടാമത്തെ ചോദ്യം തെളിവിനെ സംബന്ധി ക്കുന്നതാണ്. അബീലിന്റെ സൃഷ്ടിക്കും അയാൾ സാക്ഷിയായിരുന്നോ? മറേറ്റതെങ്കിലും സാക്ഷികൾ ഈ വസ്തുതയ്ക്കുണ്ടോ? ഉണ്ടാകാനിടയില്ല. ദൈവത്തിൻറ വാക്കുമാത്രമാണ് അവകാശവാദത്തിനാധാരം. അദ്ദേഹ മാകട്ടെ കേസിലെ കക്ഷിയാണ്. സാത്താൻ അവിടെയും നിറുത്തുന്നില്ല. ജീവൻ സ്വമേധയാ ഉത്ഭവിച്ചതാണ ന്നുള്ള പരിണാമസിദ്ധാന്തം കൂടി സാത്താൻ അടുങ്ങുന്നു. വേദശാസ്ത്രങ്ങളേയും രാഷ്ട്രീയ നേതാക്കന്മാരേയും പരാജയപ്പെടുത്തിയ മിൽട്ടൻ തക്ക ശാസ്ത്രപാണ്ഡിത്യം മുഴുവനും സാത്താനു കടം കൊടുത്തി രിക്കുന്നു. സമരസാമർത്ഥ്യവും ബുദ്ധിശക്തിയുമെല്ലാം സാത്താനു സഹജമാണെന്നു പറഞ്ഞേക്കാം. പക്ഷേ, മിൽ ട്ടൻ സാത്താന്നു പിന്നെയുമുണ്ട് ഗുണവിശേഷങ്ങൾ. ലൂസിഫർ ഹൃദയാലുവാണ്. അയാൾ ധീരനെങ്കിലും ക്രൂര<noinclude></noinclude> r11jxr5qeturfkx8o0v36o6vtz5uk09 താൾ:1982-dhikkariyude-kathal-c-j-thomas.pdf/63 106 83906 244094 2026-07-01T11:25:45Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ക്രിസ്തുവും, ഓണം വേണ്ട ഗാന്ധിയം, 61 വിനോബഭാവെയുമെല്ലാം ഓരോ തരം ഫുൾടൈം പ്രവ ത്തകരാണ്. പക്ഷേ, ഇവരിൽ ചിലർക്ക് ഒരു തെറ്റു പററിയോ എന്നു സംശയം. ജനങ്ങളും അവരെപ്പോലെ ഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244094 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ക്രിസ്തുവും, ഓണം വേണ്ട ഗാന്ധിയം, 61 വിനോബഭാവെയുമെല്ലാം ഓരോ തരം ഫുൾടൈം പ്രവ ത്തകരാണ്. പക്ഷേ, ഇവരിൽ ചിലർക്ക് ഒരു തെറ്റു പററിയോ എന്നു സംശയം. ജനങ്ങളും അവരെപ്പോലെ ഫുൾടൈം പ്രവർത്തകരായിരിക്കുക സാധ്യമല്ലെന്നു അവരോമ്മിക്കുന്നില്ല. അവർക്കും കാലക്ഷേപമാഗ്ഗം വേറെ നോക്കണം ! അതിനിടയിൽ അല്പമൊക്കെ ആനന്ദിക്കു കയും വേണം. "ഈ ലോകം നശ്വരമാണ്. അതും അസത്താണ്. അതെത്രവേഗം കഴിച്ചുകൂട്ടുന്നുവോ അത്രയും നന്നു. ഇന്ന അനീതി സാരമില്ല. അന്ത്യശിക്ഷാവിധിയിൽ ന്യായമുണ്ടായിരിക്കും. പട്ടിണി വകവെക്കേണ്ട, സ്വ ത്തിൽ സമൃദ്ധിയുണ്ടു്.' എന്നിങ്ങനെ പ്രസംഗിക്കുന്ന മത ങ്ങളുണ്ടു്. രാഷ്ട്രീയവിദഗ്ദ്ധാഭിപ്രായമനുസരിച്ചു, “ഇന്ന ത്തെ സാമൂഹ്യവ്യവസ്ഥിതി ദുഷിച്ചു നാറിയതാണ്. ഒരു നല്ല നാളെയുണ്ട്. അന്നുവരെ സുഖമുണ്ടാവില്ല. കിട്ടി യാലും വേണ്ട.' ഇപ്പറഞ്ഞ രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ഇത്രയേയുള്ളു. ആദ്യത്തേതനുസരിച്ചു പ്രപഞ്ചം ചീത്ത യാണ്. പ്രപഞ്ചം ഒക്ടോബർ 1 വര ചീത്തയാണ എന്നു രണ്ടാമത്തേതും . രണ്ടാമത്തേതിൽ നിശ്ചിതവർഷ മൊന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് രണ്ടും തമ്മിൽ കായ മായ വ്യത്യാസവുമില്ല അവർക്കും ഉത്സവം വേണം ലഭിക്കുന്നതെന്തായാലും അതുകൊണ്ടു തൃപ്തിപ്പെട്ടും മടി യന്മാരായി കഴിയണമെന്ന അർത്ഥത്തിലല്ല ഇതൊക്കെ പറഞ്ഞതു്. മനുഷ്യവർഗ്ഗം നിരന്തരമായി ഉൽക്കർഷത്തി നു വേണ്ടി യത് നിക്കണം. രാഷ്ട്രീയമെന്നതുപോലെ മറ്റു കായ്യങ്ങളിലും . പക്ഷേ, ഈ പ്രവർത്തനത്തിടയിൽ ആരോഗ്യവാനായ മനുഷ്യനും ആനന്ദിക്കാനും അവസര മുണ്ടായിരിക്കണം. ജീവിതം ഒരു ദീർഘമായ സദ്യയല്ലെ ന്നുള്ളതുകൊണ്ട് അവൻ ഒരിക്കലും രുചിയോടെ ഭക്ഷണം<noinclude></noinclude> 759jr9p0as4eaf0rr0yye15bmndz9fe താൾ:1982-dhikkariyude-kathal-c-j-thomas.pdf/73 106 83907 244095 2026-07-01T11:25:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '71 മുദ്രാവാക്യമായിട്ടാണ് ഈ ആശയം പൊന്തിവന്നതെന്നു ചിലർ പറയുന്നു. അതെങ്ങനെയായാലും ഈ ആശയം വളരെ ശക്തി പ്രാപിച്ചു. ഈശ്വരന്റെ പ്രത്യേക പ്രീതിക്കു പാത്രീഭവിച്ച ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244095 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>71 മുദ്രാവാക്യമായിട്ടാണ് ഈ ആശയം പൊന്തിവന്നതെന്നു ചിലർ പറയുന്നു. അതെങ്ങനെയായാലും ഈ ആശയം വളരെ ശക്തി പ്രാപിച്ചു. ഈശ്വരന്റെ പ്രത്യേക പ്രീതിക്കു പാത്രീഭവിച്ച ഈ ജനത്തെ രക്ഷിക്കുവാൻ അവിടന്നു സ്വന്തപുത്രനെത്തന്നെ നിയോഗിക്കുമെന്നും അവർ ഗാഢ മായി വിശ്വസിച്ചു. ഈ രക്ഷകനാണ് മിശിഹാ. കാല ക്രമത്തിൽ ഈ മിശിഹായുടെ ഗുണഗണങ്ങളെപ്പറ്റിയും ഐതിഹ്യങ്ങളത്ഭവിച്ചു. യാഥാത്ഥ്യത്തെക്കാളും ശക്തി യായി കെട്ടുകഥയിൽ വിശ്വസിക്കാനുള്ള ശക്തി മനു ഷ്യനുണ്ട്. കഥ സ്വഹിതാനുവർത്തിയാണെങ്കിൽ. അവ്യ കമായി തുടങ്ങിയ ഒരു ആദർശ പുരുഷൻ യഹൂദ മനസ്സിൽ പാറക്കെട്ടുകളേക്കാളും ഉറച്ച ഒരു വിശ്വാസ മായിത്തീർന്നു. അടിമത്തത്തിന്റെയും അന്ധകാരത്തിന്റെയും ശക്തി വർദ്ധിച്ചതനുസരിച്ചു അവരുടെ വിശ്വാസ ത്തിന്റെ ദാർഢ്യവും വർദ്ധിച്ചുവന്നു. അതൊരു വയ്ക്കോൽ തുരുമ്പാണെന്നും അവക്കു തോന്നിയില്ല. മിശിഹാ സാമൂ ഹ്യമനസ്സിൻറ ഭാവനാസൃഷ്ടിയാണെന്നും അവർ സമ്മ തിച്ചില്ല. ഈശ്വരന്നു മനുഷ്യനായ ഒരു സന്താനമുണ്ടാകുന്ന തെങ്ങനെയെന്നും അവർ യുക്തിവിചാരം ചെയ്തില്ല. നാളെയോ മറന്നാളോ അവരുടെയിടയിൽ പ്രത്യക്ഷ പ്പെട്ട് അവരെ സുന്ദരമായ ഒരു ലോകത്തേയ്ക്ക് ഉയർത്തുന്ന നേതാവായിരുന്നു മിശിഹാ. വെറു സ്വപ്നങ്ങൾക്കു വേണ്ടി മനുഷ്യർ മരിക്കാറില്ല. റോമൻ അടിമത്ത കാലത്താണു ഈ സ്വപ്നം അതിന്റെ മൂർദ്ധന്യത്തിലെത്തിയത്. ബി. സി. ഒന്നാം ശതകം വിപ്ലവകാരികളുടെ യുഗമായിരുന്നു. പാലസ്തീൻ നാട്ടിൽ അനേക കുരിശുകൾ ഉയർന്നു. ഓരോന്നിലും ഓരോ മിശിഹാമാരും. ഈ വിപ്ലവകാരികൾ ഓരോരുത്തരും മിശിഹയാണെന്നു വിശ്വസിച്ചു ജനങ്ങൾ അവരുടെ കൂടെച്ചേന്നു പക്ഷേ, റോമൻ ആയുധബലവുമായിട്ടുള്ള ഏറ്റുമുട്ടലിൽ അമാനുഷമോ അതിമാനുഷമോ യാതൊന്നും അവരിലില്ലെന്നു തെളിയുകയും, അവരുടെ മിശിഹാപ്പട്ടം അതോടെ അസ്തമിക്കയും ചെയ്തു. യൂദാസ്<noinclude></noinclude> 8hhopmcbzqsix9xr8yki7qbhp7e2v22 താൾ:1982-dhikkariyude-kathal-c-j-thomas.pdf/83 106 83908 244096 2026-07-01T11:25:49Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനാധിപത്യത്തിനും ഒരു മാപ്പുസാക്ഷി 81 പക്ഷേ, അതൊരാദർശമായി അംഗീകരിക്കാതിരുന്നാൽ. ഭരിക്കാൻ യോഗ്യനാരെന്നതിനെക്കുറിച്ചുണ്ടാകുന്ന തർക്കം തീരുമാനിക്കാൻ സമരമല...' താൾ സൃഷ്ടിച്ചിരിക്കുന്നു 244096 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ജനാധിപത്യത്തിനും ഒരു മാപ്പുസാക്ഷി 81 പക്ഷേ, അതൊരാദർശമായി അംഗീകരിക്കാതിരുന്നാൽ. ഭരിക്കാൻ യോഗ്യനാരെന്നതിനെക്കുറിച്ചുണ്ടാകുന്ന തർക്കം തീരുമാനിക്കാൻ സമരമല്ലാതെ മറ്റു മാറ്റമില്ലാതായി ത്തീരും. അതും കുരങ്ങ് അപ്പം പങ്കിട്ടതുപോലെ അവസാ നിക്കുകയും ചെയ്യും. സകല സർവ്വാധിപതികൾക്കും, ഏററവും ഭരിക്കാൻ പറ്റിയവർ അവരാണെന്നാണു വിശ്വാസം. ഈ ദുരന്തത്തിൽനിന്നും ഒരു രക്ഷാമാമേ സമ്മതത്തോടെ ഭരിക്കുകയെന്നത്. അതിന്റെ ഫലമായി ലഭിക്കുന്നതു സ്വഗ്ഗമല്ലായിരിക്കാം. പക്ഷേ, സങ്കല്പസ്വഗത്തിനുവേണ്ടി ആരും യഥാലോകം ഉപേ ക്ഷിക്കാറില്ലല്ലോ. ആരാധിക്കത്തക്ക ഒരു ദേവതയല്ല ബഹുജനം എന്നു പറഞ്ഞതുകൊണ്ടും അതിനെ വെറുക്കണമെന്നർത്ഥമില്ല. അവരെ പുച്ഛിക്കുന്നു എന്നുമില്ല. മഹാത്മാക്കൾ മറെറാരു മാഗ്ഗമാണവലംബിച്ചത്. അയൽക്കാരനെ സ്നേഹിക്കുവാ നാണ് ക്രിസ്തു ഉപദേശിച്ചത്. അവൻ ശത്രുവായാലും സ്നേഹിക്കണമെന്നും. ഇതു കാപട്യമില്ലാത്ത ഒരു നിലപാ പൊതുജനം ചാണക്യനെക്കാൾ ബുദ്ധിയുള്ള താണെന്നുപറഞ്ഞ് മിരട്ടി വോട്ടുവാങ്ങി രാഷ്ട്രീയാധി കാരം സമ്പാദിക്കുന്നവരോട് താരതമ്യപ്പെടുത്തി നോക്കി യാൽ ഇബ്സനെപ്പോലുള്ള 'പൊതുജന ശത്രുക്കൾ എത്ര ഭേദമാണ്. വോട്ട് കൈക്കലാക്കാനുള്ള മാറ്റവും നല്ല മനുഷ്യസമുദായം സൃഷ്ടിക്കാനുള്ള മാവും ഒന്നായിരിക്കണ മെന്നു നിർബ്ബന്ധമില്ല. മേൽ പറഞ്ഞ മനുഷ്യസ്നേഹ ത്തിന്റെ പേരിലും അസ്വാതന്ത്ര്യം നിലനിറുത്താം. അങ്ങ നെയുള്ള മനുഷ്യസ്നേഹികളെയും ഒഴിച്ചുനിറുത്തുന്നതാണു സമുദായത്തിനു നല്ലത്. സ്വന്ത സമ്മതത്തിനെതിരായി നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്നതുപോലും അംഗീ കരിക്കാവുന്നതല്ല. അല്ലെങ്കിൽ സമുദായം മുഴുവൻ ഭ്രാന്ത ന്മാരും നേതാക്കന്മാരെല്ലാം വൈദ്യന്മാരുമായിരിക്കണം. അല്ലാത്തിടത്തോളം കാലം നിർബന്ധിച്ചു നടപ്പിൽ വരു ത്തുന്ന സകലതിനെയും എതിക്കാനുള്ള വാസനയാണു മനുഷ്യരിൽ വളരുക, സഹകരിക്കാനുള്ള സന്നദ്ധതയല്ല.<noinclude></noinclude> a3gkls0r7woy93r763g7jyd989fuc23 താൾ:1982-dhikkariyude-kathal-c-j-thomas.pdf/93 106 83909 244097 2026-07-01T11:25:51Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കലയും ബഹുജനവും 91 ൻറ പ്രശ്നം . ഈ പ്രശ്നത്തിനു സമ്പൂർണ്ണമായ ഒരു മറുപടി എന്റെ കൈവശമില്ല. ഞാൻ യാതൊരു കലാമതത്തി ൻറയും അപ്പസ്തോലനല്ല. കണ്ടതിൽനിന്നും കേട്ടതിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244097 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കലയും ബഹുജനവും 91 ൻറ പ്രശ്നം . ഈ പ്രശ്നത്തിനു സമ്പൂർണ്ണമായ ഒരു മറുപടി എന്റെ കൈവശമില്ല. ഞാൻ യാതൊരു കലാമതത്തി ൻറയും അപ്പസ്തോലനല്ല. കണ്ടതിൽനിന്നും കേട്ടതിൽ നിന്നും ചിലതെല്ലാം തോന്നിയിട്ടുണ്ടു്. അവ ഇവിടെ പകത്താം. അവയിൽനിന്നു നിങ്ങൾക്കു ഒരു തീരുമാന ത്തിലെത്താൻ കഴിഞ്ഞെന്നു വരാം. അഥവാ ഒരു തീരു മാനം കൂടാതെ കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ലെന്നു കണ്ടേക്കാം. ഇതുമല്ലെങ്കിൽ, അല്പം ചിന്താകുഴപ്പമുണ്ടാ യെന്നും വരാം. ഇപ്പറഞ്ഞ മൂന്നാമത്തേതാണു ഫലമെങ്കിൽ ഞാൻ മാപ്പുപറയുന്നു. അതെന്റെ ലക്ഷ്യമല്ല. ഉത്തമകല മടുപ്പിക്കുന്നില്ല ഒന്നാമതായി: ഉത്തമകലയ്ക്കു പ്രചാരമില്ലെന്നു ഞാൻ വിചാരിക്കുന്നില്ല. പ്രചാരത്ത പരിശോധിക്കുന്നതു ഏതെങ്കിലുമൊരു കലാവസ്തുവും ആരെങ്കിലുമൊരു മനു ഷ്യനും തമ്മിൽ യാദൃച്ഛികമായി സമീപിക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയെ അളന്നുനോക്കിയിട്ടല്ല. എല്ലാ കലയും എല്ലാവക്കും വേണ്ടിയല്ല. അന്ധനായ ഒരു ഗായ ചിത്രകലയെപ്പറ്റി മതിപ്പുണ്ടാവാൻ നിവൃത്തി യുണ്ടോ? മാനസികമായ അന്ധത ചില മണ്ഡലങ്ങളിൽ ബന്ധം ഉണ്ടാവുകയെന്നതു സാധാരണമായ ഒരു മനുഷ്യസ്വഭാവം മാത്രമാണ്. കലയും മനുഷ്യനും തമ്മിലുള്ള സോഡിയവും വെള്ളവും തമ്മിലുള്ളതുപോലെയല്ല. സേഡിയം വെള്ളത്തിലിട്ടാലെന്നപോലെ, ചുരുക്ക മായിട്ടേ കല മനുഷ്യഹൃദയത്തിലെത്തുന്നതോടെ പൊട്ടി ത്തെറിക്കാറുള്ള ചിലപ്പോൾ കല ഫലവത്താകാൻ, സഹൃദയനു രസം കൊടുക്കാൻ, കുറച്ചധികം സമയമെടു വന്നേക്കാം. എന്നാൽത്തന്നെ എല്ലാ കലയും എല്ലാവരേയും രസിപ്പിച്ചെന്നു വരികയില്ല. അഭിരുചി യാണിതിനൊക്കെ നിദാനം. അതു ഭിന്നമായിരിക്കുന്നിട ത്തോളം കാലം ഊർജ്ജതന്ത്രത്തിലെ നിയമങ്ങളെപ്പോലെ കൃത്യമായ കലാതത്വമുണ്ടാവുക വയ്യ. നല്ല കലാസൃഷ്ടി<noinclude></noinclude> bbu8cw1dyqnwq33ae5eyr53vehywzal താൾ:1982-dhikkariyude-kathal-c-j-thomas.pdf/103 106 83910 244098 2026-07-01T11:25:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശവത്തിന്റെ വില 101 രണ്ടു പാളികൾ ഈ കച്ചവടത്തിൽ രണ്ടു പങ്കാളികളുണ്ട്; ശവം വി ന്നവനും, ശവവും ഈ രണ്ടുകൂട്ടരുടേയും മാനസികാവസ്ഥ കൾ പരിശോധിക്കേണ്ടതാണ്. ആദ്യത്തെ കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244098 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ശവത്തിന്റെ വില 101 രണ്ടു പാളികൾ ഈ കച്ചവടത്തിൽ രണ്ടു പങ്കാളികളുണ്ട്; ശവം വി ന്നവനും, ശവവും ഈ രണ്ടുകൂട്ടരുടേയും മാനസികാവസ്ഥ കൾ പരിശോധിക്കേണ്ടതാണ്. ആദ്യത്തെ കൂട്ടർ സാധാര ണക്കാരാണ്. അവർ അധികാരമോ, അങ്ങനെ എന്തെ ങ്കിലുമോ വേണം. അതിനുവേണ്ടി മറ്റാളുകളെ കരുക്കളാ യിട്ടുപയോഗിക്കുന്നു. സ്വയം അതിൽ നിന്നും മാറിനില്ക്കു ന്നത് നയതന്ത്രപരമായ കാരണങ്ങൾകൊണ്ടാണ്. തല അപകടത്തിലാക്കിയെങ്കിലും സോവിയററുഭരണത്തെ താക്കണമെന്നു സോവിയറിൽ ജീവിക്കുന്ന വിശ്വാസി കൾക്കും സോവിയററിനു പുറത്തു ജീപിക്കുന്ന മതാദ്ധ്യക്ഷൻ ഉത്തരവുകൊടുക്കുന്നു. മഹനീയമായ ഒരു ലക്ഷ്യത്തിനു വേണ്ടി മറ്റൊരുത്തൻ മരിക്കുന്നത് നല്ലതാണല്ലോ. മുതലാളിത്വം തകക്കാൻ വേണ്ടി വീരസം പ്രാപിക്കണ ഒന്നു മോസ്കോയും ആഹ്വാനം ന്നു. ഈ രണ്ടുകൂട്ടം ഒരു നല്ല സംഖ്യ ശവം കിട്ടിയേ തീരൂ. ഇനി രണ്ടാമത്തെ കൂട്ടർ. ഈ വഗ്ഗത്തിൽ വളരെ വലിയ ഒരു വിഭാഗം ആദ ർശശാലികളാണ്. കമ്യൂണിസം നശിപ്പിക്കുക, മതത്തെ ഉന്മൂലനം ചെയ്യുക, സോഷ്യലിസം നടപ്പാക്കുക. അങ്ങ ആദർശങ്ങളും ജീവനേക്കാളേറെ വിലയുള്ള താണ്. അതുകൊണ്ടും അതിനുവേണ്ടി മരിക്കാൻ തയ്യാറാ കണം. ആവശ്യമോ അനാവശ്യമോ എന്നു തീരുമാനിക്കു ന്നതു നേതാവാണ്. ഇക്കുട്ട ഒരാദർശം കൈയിൽ കിട്ടിയാൽ പിന്നെ മറെറാന്നും വേണ്ട. ആ ആദർശത്തി ന്റെ മറവിൽ നടത്തുന്ന സകല കൊള്ളയും അവർ വിഴു ങ്ങിക്കൊള്ളം. ആവശ്യത്തിന്റെ പേരിൽ അന്ധതയെ നീതീകരിക്കയും ചെയ്യും. അങ്ങനെ മുദ്രാവാക്യത്തിനു പല വേണ്ടി കുരുതിക്കു തയ്യാറാകുന്നവരാണവർ, ഇവരിൽ എല്ലാവരും ആദർശശാലികളാണെന്നോ, ത്യാഗ ത്തിനു സന്നദ്ധരാകുന്നതുകൊണ്ടുമാത്രം അവർ ആദർശ ശാലികളായിത്തീരുന്നെന്നോ ധരിക്കേണ്ടതില്ല. പട്ടാള ത്തിൽ ചേരുന്നവനറിയാം, ചിലപ്പോൾ മരിക്കേണ്ടിവരു<noinclude></noinclude> mciphutjj9sx5jnlpbbx5ughf48ug73 താൾ:1982-dhikkariyude-kathal-c-j-thomas.pdf/113 106 83911 244099 2026-07-01T11:25:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഡാർവിന്നു ഒരനുബന്ധം 111 ങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കാനാണ്. ഇവ പരിണാമത്തി ൻറ ഓരോ ഘട്ടത്തിലായി ഉണ്ടായി. പിന്നീടുള്ള പരി ണാമ അവ സ്വാധീനമാക്കുകയും ചെയ്യുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു 244099 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഡാർവിന്നു ഒരനുബന്ധം 111 ങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കാനാണ്. ഇവ പരിണാമത്തി ൻറ ഓരോ ഘട്ടത്തിലായി ഉണ്ടായി. പിന്നീടുള്ള പരി ണാമ അവ സ്വാധീനമാക്കുകയും ചെയ്യുന്നു. വെറും ശരീരം മാത്രം എണ്ണമറ്റ പരിവർത്തനങ്ങളിൽക്കൂടി കടന്നു ഇന്നു ലോകത്തിലുള്ള വിവിധ ജീവജാലങ്ങൾ ഉണ്ടായി. അങ്ങനെയെങ്കിൽ ശരീരത്തിനു പുറമേയുള്ള ഘടകങ്ങളുടെയും അവയുടെ കെട്ടിമറിച്ചിലുകളുടെയും ഫലമായി എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായിരിക്കാം ഇതുവരെ എണ്ണിപ്പറയത്തക്ക മനുഷ്യവർഗ്ഗങ്ങളെ ഒന്നി നെയും ഇവിടെ ചൂണ്ടിക്കാണിച്ചു എന്നു വിചാരിക്കു ന്നില്ല, എങ്കിലും അത്തരം കായങ്ങൾ സംഭവ്യതയുടെ പരിധിയിലാണെന്നു തെളിഞ്ഞു എന്നാണു വിശ്വാസം. ാസ്ത്രീയമല്ലെങ്കിലും യഥാർത്ഥ ജീവിത ത്തിലെ ചില അനുഭവങ്ങൾ ഉദാഹരണമായി പരിശോ ധിച്ചുനോക്കാവുന്നതാണു്. ഏതു ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്തവരും, യുദ്ധം, ഒരാദർശമായി സ്വീകരിക്കു ന്നവരും, ഭക്ഷണമല്ലാതെ മറെറാന്നിനേയും ബഹുമാനി ക്കാത്തവരും, ജീവിതം മുഴുവനും ഗവേഷണത്തിനു ചെല വാക്കുന്നവരുമെല്ലാം ഒരു വഗ്ഗത്തിൽ പെട്ടവരാണെന്നും അവർ സമന്മാരാണെന്നും വിശ്വസിക്കാൻ പ്രയാസം . സിംഹവും പുലിയും പൂച്ചയും ഒരേ കുടുംബക്കാരാണ കിലും അവ തമ്മിൽ വ്യത്യാസമുണ്ട്. അതുപോലെ തന്നെ മനുഷ്യവത്തിലും പല ഇനങ്ങളുണ്ട്. ഈ വ്യത്യാ സത്തിനടിസ്ഥാനം ശരീരഘടനയോ ദേശവാദികളോ ആയിരിക്കണമെന്നു നിർബ്ബന്ധമില്ല. (കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രഘടകങ്ങൾക്കും പരിണാമത്തിലുള്ള ആവുകയും സ്വാധീനം വെച്ചുനോക്കുമ്പോൾ അങ്ങനെ ചെയ്യാം.) ഇത്, ഈ വൈചിത്ര്യം, എങ്ങനെ പ്രത്യക്ഷപ്പെ അങ്ങനെ എന്തോ ഒക്കെ ഉണ്ടെന്ന അഭിപ്രായത്തിലേക്കാണ അനുഭവങ്ങൾ വഴി കാണിക്കുന്നതു്. ഇപ്പാഞ്ഞതിൽ എന്തെങ്കിലും കഴമ്പുണ്ട ങ്കിൽ ഞാനെഴുതിയ ആദ്യവാചകത്തിനു മാപ്പുപറയേണ്ട ആവശ്യവുമില്ല.<noinclude></noinclude> daap2lgbz5igvyylvwhzua3cw4bzj74 താൾ:1982-dhikkariyude-kathal-c-j-thomas.pdf/123 106 83912 244100 2026-07-01T11:25:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തകച്ചകളുടെ കാലം 121 യിരിക്കുമോ? ആയിരിക്കാം. അഭിപ്രായങ്ങൾ പലതര ത്തിലാണല്ലോ. എങ്കിലും മുതലാളിത്തവ്യവസ്ഥയിൽ മദ്ദനവും പട്ടിണിയും ഭൂരിപക്ഷത്തിന്റെ ജാതകഫലമാ ണെന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244100 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തകച്ചകളുടെ കാലം 121 യിരിക്കുമോ? ആയിരിക്കാം. അഭിപ്രായങ്ങൾ പലതര ത്തിലാണല്ലോ. എങ്കിലും മുതലാളിത്തവ്യവസ്ഥയിൽ മദ്ദനവും പട്ടിണിയും ഭൂരിപക്ഷത്തിന്റെ ജാതകഫലമാ ണെന്നു ഇനിയും തെളിയിക്കേണ്ട ആവശ്യമുണ്ടോ? എങ്കിൽ പിന്നെ ധർമ്മസ്ഥാപനങ്ങളും നീതിന്യായക്കോട നികളുമെല്ലാം നിറുത്തൽ ചെയ്യാമല്ലോ! ഇല്ല. നിലവി സാമ്പത്തികഘടന ഉത്തമമാണെന്നു ഉറപ്പിച്ചു പറയുന്നവരെ ഇന്നു കണ്ടെത്താൻ വിഷമാണ്. പോരെ ങ്കിൽ കൺഫ്യൂഷൻ പറന്നുവെന്നു പരാതിപ്പെടു ന്നവർ ഇക്കായ്യത്തിൽ ഗ്രന്ഥകാരന്റെ ചിന്താഗതിക്കാ രുമാണ്. പിന്നെയെവിടെയാണ് കുഴപ്പം? ജനാധിപത്യ ത്തിന്റെ കായത്തിലും ഭിന്നാഭിപ്രായങ്ങൾക്കു വകയില്ല. നമ്മുടെ നാട്ടിലെ തെരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളവർക്കു ജനാധിപത്യമെന്ന ആശയം തന്നെ ദഹിക്കാതെ വന്നേയ്ക്കും . അതുകൊണ്ടായിരിക്കണമല്ലോ ചിലർ ജനകീയജനാധി പത്യമെന്നും മറ്റും പുനരുക്തിപ്രയോഗം നടത്തുന്നത്. അപ്പോൾ അവിടെയും കുഴപ്പമില്ല. സംസ്കാരം . സാ ർഗ്ഗം, കല മുതലായതുകളേപ്പറ്റിയും ഇക്കാലത്തു വലിയ വ്യാമോഹങ്ങൾ ഉണ്ടാവാൻ നിവൃത്തിയില്ല. അത്ഭുതദർ ശനങ്ങളും, അമേരിക്കൻ അദ്ധനഗ്നകളും മറ്റുമാണ് ഇവയുടെ കത്തക ഏറ്റെടുത്തിരിക്കുന്നതു്. ഇങ്ങനെ നില വിലുള്ളതിനെ ഓരോന്നോരോന്നായി എടുത്തു പറഞ്ഞിട്ടു കായമില്ല. അവ ഓരോന്നായി തകരുകയാണ്. അവയെ തകക്കുവാൻ ബദ്ധകങ്കണമായ വിഗ്രഹധ്വംസകന്മാരും ഉണ്ട്; കാലക്രമേണ അവയെല്ലാം തകർന്നുകൊള്ളും. അവി ടെയെങ്ങും കൺഫ്യൂഷനില്ല. പിന്നെയെവിടെ? തന്നാൽ പോരാ, തളിക്കുകയും വേണമല്ലോ. എന്തെങ്കിലും തളിർത്താൽ പോരാ താനും. സോഷ്യലിസ മെന്നു പൊതുവെ നിർവ്വചിക്കാവുന്ന ഒന്നാണ് തളിക്കേ ണ്ടതെന്നു ഒരു ധാരണ സാർവ്വലൗകികമായിത്തീർന്നി ഉണ്ട്. അക്കായവും ശ്രീ. ഗോവിന്ദൻ പരിശോധിക്കു ന്നുണ്ട്. അതിലെന്തോ ഒരു കുഴപ്പം ശ്രീ. ഗോവിന്ദൻ കാണുന്നുണ്ട്. പലരും ഇതിനുമുമ്പ് കണ്ടിട്ടുണ്ട്. പുതിയ<noinclude></noinclude> 98udzw9r2y4kwf5sqkzx3aojbjy827f താൾ:1982-dhikkariyude-kathal-c-j-thomas.pdf/133 106 83913 244101 2026-07-01T11:26:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്മുടെ യജമാനന്മാർ 131 ഗാന്ധിയുടെ നാമം ചൊല്ലി ലാത്തി പഠി മുറുകെപ്പിടിച്ചു കൊണ്ടടിച്ചാൽ ചികിത്സാദുർഘടങ്ങൾ പരിഹരിക്കപ്പെട മെന്നാണ് ഒരു മതം. മോസ്കോ എന്നു ജപി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244101 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നമ്മുടെ യജമാനന്മാർ 131 ഗാന്ധിയുടെ നാമം ചൊല്ലി ലാത്തി പഠി മുറുകെപ്പിടിച്ചു കൊണ്ടടിച്ചാൽ ചികിത്സാദുർഘടങ്ങൾ പരിഹരിക്കപ്പെട മെന്നാണ് ഒരു മതം. മോസ്കോ എന്നു ജപിച്ചു പിന്തി രിപ്പന്മാരെ പൊളിച്ചുകാട്ടിയാൽ ഗണിതശാ ക്കാതെതന്നെ അണകെട്ടുകളുയർന്നുകൊള്ളുമെന്നും മറെറാരു മതം. സ്വന്തമായി പഠിക്കേണ്ട ആവശ്യമുണ്ടെന്നു യാതൊരു രാഷ്ട്രീയനേതാവും പറഞ്ഞിട്ടില്ല. മോസ്കോ, ലോഹിയാ ഇങ്ങനെ ചില രാഷ്ട്രീയഗായ ത്രികൾ ആണ് വിജ്ഞാനത്തിന്റെ ഉറവിടം. എന്തബദ്ധ മാണെങ്കിലും അതു നമ്പൂതിരി പറഞ്ഞെന്നോ, നെഹ്റു പറഞ്ഞില്ലെന്നോ പറഞ്ഞേച്ചാൽ മതി. ഇന്നു നമ്മുടെ ഒരൊററപ്പാട്ടിയിലെങ്കിലും രാഷ്ട്രീയ നയരൂപീകരണ ത്തിൽ കീഴ്ഘടകങ്ങൾ പങ്കെടുക്കുന്നില്ല. ഇടത്തരം രാഷ്ട്രീയനേതാക്കന്മാരെല്ലാം ഒരു വക ഇൻഷ്വറൻസ് ഏജൻറന്മാരാണ്. ഉപരിഘടകത്തെ നിഷ്കൃഷ്ടരായി അനുസരിക്കുന്നതാണ് സ്വന്തതാപമെന്നവർക്കറിയാം . രാഷ്ട്രീയനേതൃത്വം ഒരു ബിസിനസ്സല്ലാതായിത്തീർന്നി രുന്നെങ്കിൽ ഇക്കൂട്ടർ സ്വന്തപാട്ടിയുടെ വിശ്വാസാചാര ങ്ങളെപ്പറ്റി ശ്രദ്ധിക്കുമായിരുന്നു കഴിവുള്ളവർ രാഷ്ട്രീയരംഗത്തു വരുന്നില്ല എന്ന താണ് കുഴപ്പം എന്നൊരു പക്ഷമുണ്ട്. അതു കുറെയൊക്കെ ശരിയുമായിരിക്കാം. പക്ഷേ, അതുമാത്രമല്ല കായ്യം. ഒന്നാ ഇത് അങ്ങനെ കഴിവുള്ളവരെ യാതൊരു രാഷ്ട്രീയ കക്ഷിക്കും പൊറുപ്പിക്കുവാൻ വയ്യ. വോട്ടുപിടുത്തം, സേവ മുതലായവയൊന്നും അവർ തയാറാവുകയില്ല. രണ്ടാമ തായി, ഇന്നത്തെ നേതൃത്വത്തിൽത്തന്നെ കഴിവുള്ളവരി ല്ലെന്നാരു പറഞ്ഞു? എല്ലാ കക്ഷികളിലും അങ്ങനെയുള്ള വരുണ്ട്. പക്ഷേ, നേതാക്കന്മാർ പലപ്പോഴും കായ മറി യാൻ ശ്രമിക്കാതിരിക്കുന്നുവെന്നും അറിയാൻ പാടില്ലാത്ത തിനെപ്പറ്റി ആത്യന്തികവിധികളെഴുതുന്നുവെന്നും ആണ് ആരോപണം. ലോകചരിത്രത്തിലെ ഏറ്റവും പ്രാമാണി സാമ്പത്തികാസൂത്രണ പദ്ധതിയെപ്പറ്റിയും, 1955 ലെ ഇന്ത്യൻ വിദേശനയത്തെപ്പറ്റിയും ആചാ കമായ ഒരു<noinclude></noinclude> l9tlj0dka68c5js5982c9j4ui7omnr0 താൾ:1982-dhikkariyude-kathal-c-j-thomas.pdf/6 106 83914 244102 2026-07-01T11:26:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൃതികൾ അവൻ വീണ്ടും വരുന്നു ആ മനുഷ്യൻ നീതന്നെ ക്രൈം 27 (നാടകം) " 1128-ൽ അൻറിഗണി (തർജ്ജമ) കീടജന്മം ഭൂതം ശാലോമി ഉയരുന്ന യവനിക 59 894 8124 To ഇവൻ എന്റെ പ്രിയപുത്രൻ വിലയിരുത്തൽ മത...' താൾ സൃഷ്ടിച്ചിരിക്കുന്നു 244102 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കൃതികൾ അവൻ വീണ്ടും വരുന്നു ആ മനുഷ്യൻ നീതന്നെ ക്രൈം 27 (നാടകം) " 1128-ൽ അൻറിഗണി (തർജ്ജമ) കീടജന്മം ഭൂതം ശാലോമി ഉയരുന്ന യവനിക 59 894 8124 To ഇവൻ എന്റെ പ്രിയപുത്രൻ വിലയിരുത്തൽ മതവും കമ്മ്യൂണിസവും സോഷ്യലിസം ജനുവരി ഒമ്പതും (തർജ്ജമ) ധിക്കാരിയുടെ കാതൽ നാടകശാസ്ത്രം) (ലേഖനങ്ങൾ) (നിരൂപണങ്ങൾ) (ഉപന്യാസങ്ങൾ<noinclude></noinclude> pnr73tsg31spl2m6kinqjzbyvstkz4d താൾ:1982-dhikkariyude-kathal-c-j-thomas.pdf/14 106 83915 244103 2026-07-01T11:26:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 ധിക്കാരിയുടെ കാതൽ മായി സഹിക്കാനുള്ള മനക്കരുത്തും അദ്ദേഹത്തിനുണ്ട്. പക്ഷേ, സംഭവഗതികൾ അദ്ദേഹത്തെ ഒരു കൊലപാതകി യേക്കാൾ നികൃഷ്ടനാക്കിത്തീരുന്നു. പുത്രന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244103 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>12 ധിക്കാരിയുടെ കാതൽ മായി സഹിക്കാനുള്ള മനക്കരുത്തും അദ്ദേഹത്തിനുണ്ട്. പക്ഷേ, സംഭവഗതികൾ അദ്ദേഹത്തെ ഒരു കൊലപാതകി യേക്കാൾ നികൃഷ്ടനാക്കിത്തീരുന്നു. പുത്രന്റെ മരണ ത്തെപ്പറ്റി ഖേദിക്കേണ്ടിടത്തും അദ്ദേഹം അതിൽ വെള്ള യടിക്കുന്നു. രണ്ടാമനേയും അദ്ദേഹം ചതിക്കുഴിയിലേക്കു തള്ളിവിടുന്നു . ഇതെല്ലാം ചെയ്തുകഴിഞ്ഞു, തന്റെ പൊങ്ങ ചത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി, ഇതികർത്തവ്യതാ മൂഢനായി നില്ക്കുന്ന ആ ദയനീയപാത്രം തികഞ്ഞ ഒരു ദുരന്തനായകൻ തന്നെ. മേല്പറഞ്ഞ നാടകം ഒരു ഏകപാത്രനാടകമാണ്. ഇതരപാത്രങ്ങൾ അധികാരിയെ ശ്വാസംമുട്ടിക്കുന്ന അന്ത രീക്ഷം സൃഷ്ടിക്കാനുള്ള പരമാണുക്കൾ മാത്രം. പ്രശ്നം അധി കാരിയുടേതാണ്; അധികാരിയുടേതുമാത്രം. ആ പാത്ര ത്തിന്റെ സ്വഭാവവിശകലനത്തിൽ നാടകം അടങ്ങിയി രിക്കുന്നു. നാടകത്തിന്റെ വിജയത്തിന്നും അധികാരിയുടെ ചിത്രീകരണമാണ് മുഖാപാധി. മദിരാശിയിൽ വച്ചു ഈ നാടകം അരങ്ങേറിയപ്പോൾ അധികാരിയായി അഭി നയിച്ച ശ്രീ. ഗംഗാധരൻ കർത്താവ് നന്നായിട്ടഭിനയിച്ചു. എങ്കിലും ചില ഭാഗങ്ങളിൽ സദസ്യർ ഒരു ഫലിതമനോഭാ വം പ്രകടിപ്പിച്ചു. അതും അഭിനയത്തിൽ പറ്റിയ എന്തെ ങ്കിലും പിശകുകൊണ്ടാണോ, പാത്രത്തിന്റെയഥാത്ഥ സ ഭാവം പ്രേക്ഷക മനസ്സിലാകാഞ്ഞിട്ടാണോ എന്നു തീർത്തു പറഞ്ഞുകൂടാ. എന്തുതന്നെയായിരുന്നാലും അധികാരിയുടെ സ്വഭാവം വ്യക്തമായി മനസ്സിലാവുകയെന്നതും അഭി നയത്തിനും ആസ്വാദനത്തിനും അനുപേക്ഷണീയമാണ്. അധികാരി പരിഹാസ്യ പാത്രമല്ല, ദുരന്തനായക നാണ്. ഒരുകണക്കിൽ ഇന്നത്തെ സമുദായത്തിന്റെ ഒരു പ്രതീകം. എങ്ങനെ? യുദ്ധവിരോധം പ്രഥമദശനത്തിൽ വളരെ എളുപ്പമാ യിത്തോന്നുന്ന ഒരു വിഷയമാണ്. ബോംബുഷ്, രിച്ച നികുതി, റേഷൻ ഇങ്ങനെ നിരവധിയായ യുദ്ധക്കെ ടുതികളെപ്പറ്റി ഒരു പ്രബന്ധം തയ്യാറാക്കാനാണെങ്കിൽ അതു സമാധാനത്തിനുവേണ്ടി സമരം ചെയ്യുന്നവർക്കും,<noinclude></noinclude> nukp71z80zm944ritibrqezlsznvwqn താൾ:1982-dhikkariyude-kathal-c-j-thomas.pdf/24 106 83916 244104 2026-07-01T11:26:12Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 ധിക്കാരിയുടെ കാതൽ മിക്ക ഭാഷകളിലുമുള്ളത്. ഒട്ടനവധി പ്രാവശ്യം യാതൊരു മറവുമില്ലാതെതന്നെ ഈ പൈശാചികത്വം അംഗീകരി ക്കപ്പെടുന്നുമുണ്ട്. യുദ്ധമെന്നു പറയുമ്പോൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244104 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>22 ധിക്കാരിയുടെ കാതൽ മിക്ക ഭാഷകളിലുമുള്ളത്. ഒട്ടനവധി പ്രാവശ്യം യാതൊരു മറവുമില്ലാതെതന്നെ ഈ പൈശാചികത്വം അംഗീകരി ക്കപ്പെടുന്നുമുണ്ട്. യുദ്ധമെന്നു പറയുമ്പോൾ ഓരോരുത്തനും അവനവൻ ജയിക്കുകയും എതിരാളി തോല്ക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായത്തെയാണോക്കുന്നതു്. അതുകൊണ്ടാണു യുദ്ധത്തിന്റെ ഭീകരത ഓമ്മിക്കാത്തത്. ഇതിനെ നീതി കരിക്കാൻ ധീരത എന്നൊരു വാക്കിനെ അസ്ഥാന ത്തെല്ലാം വലിച്ചു കൊണ്ടു വരികയും ചെയ്യും. സാഹിത്യ കാരൻ വാളെടുക്കണമത്രെ. അല്ല ങ്കി ൽ അവൻ ഭീരുവാണു. വല്ലവന്റെയും ബയണറ്റു വിഴുങ്ങാൻ കഴി യാതെ പോകുന്നത് അത്ര ആഭാസമൊന്നുമല്ല. തന്റെ കാണിക്കാൻ വഴി തോക്കു മറെറാരു മനുഷ്യജീവിയുടെ ഹൃദയത്തിലേക്കു നിറയൊഴിക്കാൻ കഴിയായ്ക അത്ര അവമാനമായ കായവുമല്ല. ഒന്നുകൂടിയുണ്ട്. മറെറാരു തരത്തിലും അന്യരുടെമേൽ തനിക്കുള്ള യില്ലാത്ത ബുദ്ധിശൂന്യമാണു ഗുസ്തികൊണ്ട് അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നതും യായി യുദ്ധത്തൊഴിൽ കൊണ്ടു സമുദായത്തിലെ ഏറ്റവും അവിടെ സ്ഥാനമുള്ള. ആരാണു സാധാരണ മിടുക്കന്മാരാകുന്നതു ? താണവിഭാഗങ്ങൾക്കെ യുദ്ധരംഗത്തിലായാലും നാട്ടിലായാലും അതു ശരിയാണ്. നാട്ടിൽ കൊള്ളക യില്ലാത്ത ചെറുപ്പക്കാക്കും ഉയർന്ന ശമ്പളം കൊടുത്ത കൊമ്പത്തിരുത്തുന്ന ഒരു വ്യവസായമാണു പക്ഷേ, ഇക്കായുമെല്ലാം ശരിയാണെന്നു സമ്മതിക്കണ മെങ്കിൽ മനുഷ്യനെ മനുഷ്യൻ കൊല്ലുന്നതും ചീത്തയാ ണെന്നും ആദ്യം സമ്മതിക്കണം . കൊലയുടെ എണ്ണം കൂട്ടി യാൽ കൊലക്കുറ്റത്തിനു നീതീകരണം ലഭിക്കുമെന്നുള്ള ഒരവസ്ഥയാണിന്നുള്ളതു്. യുദ്ധം തർക്കശാ ത്തിലെ ഒരംഗീകൃതശാഖയായിത്തീർന്നിരിക്കുന്നു. അതുകൊണ്ടാണ യുദ്ധം നിറുത്തുവാൻ പ്രാവും സംഘടനകളും മറ്റും നടക്കുന്നതു്. സമരത്തിനുവേണ്ടി സമാധാനം, ' “സമാ ധാനത്തിനുവേണ്ടി സമരം ഇവയാണ് നമ്മുടെ മുദ്രാവാ ക്യങ്ങൾ. സമാധാനം ഉണ്ടാക്കാൻ സമരം നടത്തുന്നവർ 3 കൊണ്ടു<noinclude></noinclude> ka0982kzmb0sqcympadcxm51n3d9c26 താൾ:1982-dhikkariyude-kathal-c-j-thomas.pdf/34 106 83917 244105 2026-07-01T11:26:14Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തിനുള്ള ഫാഷിസ്റ്റ് കമ്യൂണിസം 00 - സമൂഹത്തിൽ സാമ്പത്തികനീതി കൈവരുത്തുന്ന നിരവധിയായ മാറ്റങ്ങൾക്കു പൊതുവായ പേരാണ് സോഷ്യലിസം. അതൊരു പഴയ പ്രസ്ഥാന മാണ്. അതിനെ ദാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244105 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തിനുള്ള ഫാഷിസ്റ്റ് കമ്യൂണിസം 00 - സമൂഹത്തിൽ സാമ്പത്തികനീതി കൈവരുത്തുന്ന നിരവധിയായ മാറ്റങ്ങൾക്കു പൊതുവായ പേരാണ് സോഷ്യലിസം. അതൊരു പഴയ പ്രസ്ഥാന മാണ്. അതിനെ ദാർശനികഘട്ടമെന്നും, ശാസ്ത്രീയഘട്ട മെന്നും ഒക്കെ തരം തിരിക്കുന്നത് അസംബന്ധമാണ്, അതും എന്നും ഒരു സ്വപ്നമാണ്; ആയിരിക്കയും വേണം. എല്ലാ ആദർശങ്ങൾക്കും ദാർശനികമായ ഒരു വശമുണ്ടാ യിരിക്കും. എല്ലാ ആദർശങ്ങൾക്കം ഭാഗികമായി പ്രായോ ഗികഫലവുമുണ്ടാകും. ദാർശനികമായിട്ടല്ലാതെ സമ്പൂ മായി വിജയകരമാവുന്ന ലക്ഷ്യങ്ങളെ ആദർശങ്ങളെന്നു വിളിക്കാറില്ല. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവ ചൈതന്യമായ ആദർശം ചരിത്രാതീതകാലം മുതൽക്കേ നിലനിന്നുവരുന്ന ഒന്നാണു് സഹകരണാത്മകമായ ഒരു മനുഷ്യസമുദായം. സംഘം ചേർന്നു മനുഷ്യൻ ചെയ്ത എല്ലാ കമ്മങ്ങൾക്കും പ്രചോദനം അതുതന്നെയായിരുന്നു. അതിനുവേണ്ടി വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ട്, വ്യക്തി ത്യാഗമനുഷ്ഠിച്ചിട്ടുണ്ട്. പക്ഷേ, അതിലെല്ലാം പ്രധാനമായ കായം ഈ ആദശം മനുഷ്യവർഗ്ഗം പൊതുവെ അംഗീകരിക്കയും ചിലപ്പോഴൊക്കെ പ്രയോഗികമാക്കു കയും ചെയ്തു എന്നതാണ്. വചനം രൂപമായി. എല്ലാ നിമ്മാണപ്രവർത്തനത്തിന്റെയും പുറകിൽ ഒരാശയ ത്തിന്റെ പിറവിയുണ്ടു്. ഒരു സ്വപ്നത്തിന്റെ ഒരു വിശ്വാസത്തിന്റെ. ആ മാനസികശക്തിയാണ് സൃഷ്ടി കടിസ്ഥാനം. ആദർശത്തെ ഉൾക്കൊള്ളുക, എന്ന ആ മഹാസംഭവമാണ മനുഷ്യപുരോഗതിയുടെ അന്തരാ ആത്മാവ്. ഇന്നു സോഷ്യലിസം ജനാധിപത്യത്തോടൊപ്പം ഒരേകീകൃതസാമൂഹ്യാദർശമായിത്തീർന്നു കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിലെന്നപോലെ അതിലും മാർഗ്ഗാന്തര -<noinclude></noinclude> knysbonf5jy74howm42slfc4mp1l00r താൾ:1982-dhikkariyude-kathal-c-j-thomas.pdf/44 106 83918 244106 2026-07-01T11:26:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '42 ധിക്കാരിയുടെ കാതൽ കമ്യൂണിസ്റ്റ് ബ്രാഹ്മണ്യത്തിന്റെ അധികാരം ചോദ്യം ചെയ്യപ്പെട്ടേക്കാം. ഏതധികാരയന്ത്രത്തിനും വിശ്വാസ പ്രമാണമുണ്ടായിരിക്കണം. സാക്ഷിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244106 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>42 ധിക്കാരിയുടെ കാതൽ കമ്യൂണിസ്റ്റ് ബ്രാഹ്മണ്യത്തിന്റെ അധികാരം ചോദ്യം ചെയ്യപ്പെട്ടേക്കാം. ഏതധികാരയന്ത്രത്തിനും വിശ്വാസ പ്രമാണമുണ്ടായിരിക്കണം. സാക്ഷിയിൽ പെട്ടകത്തിനു തെരഞ്ഞെടുത്ത വാഹകരും വേണം. വേണ്ടെ? വേണം. തീച്ചയായും വേണം. വ്യക്ത മല്ലാത്തതു വ്യാഖ്യാനിക്കാനാള വേണം. പക്ഷേ, നേതൃത്വം ഒരു പൗരോഹിത്യമായിത്തീരാമെന്ന മറന്നുകൂടാ. ജനങ്ങൾക്കും സ്വയം എല്ലാക്കായവും ചെയ്യാൻ കഴിവില്ലെന്ന വാസ്തവമാണല്ലോ നേതൃത്വത്തിൻറ നീതീകരണം. അതുകൊണ്ടുതന്നെ, ജനതയെ ഭൂമിപ്പിച്ചു ചട്ടമ്പിത്തരത്തിനുപയോഗിക്കാനുള്ള സൗക്യവും ലഭി ക്കുന്നു എന്ന കായം വിസ്മരിച്ചുകൂടാ. ആദർശം നടപ്പി ലാക്കാനുള്ള നേതാക്കളെ അംഗീകരിച്ചുകൊള്ളു. പക്ഷേ, ആദശം അവരുടേതു മാത്രമല്ല. ആദശങ്ങൾ ജീവിക്കുന്നതും പുഷ്പിക്കുന്നതും മനുഷ്യഹൃദയങ്ങളിലാണ്. കേന്ദ്ര കമ്മറ്റികളില്ല. ജനതയാണവയെ വളത്തേണ്ടത്. ആദർശങ്ങൾ വളത്തുവാൻ സംഘടനകൾ ഉണ്ടാവാം. പക്ഷേ, സംഘടനയുടെ നിലനില്പിനുവേണ്ടിയുള്ള പരസ്യപ്പലകകളായി അവ അധഃപതിക്കരുതെന്നുമാത്രം. അങ്ങനെയായാൽ ആദർശം മനുഷ്യനിൽനിന്നും അകന്നു വെറും കൂദാശകളായിത്തീരും. മറ്റു മതങ്ങളും ആചാരമാത്ര ങ്ങളായിത്തീർന്നതു ഇങ്ങനെയാണ്. അയൽക്കാരനെ സ്നേഹിക്കുന്നില്ല, ശത്രുവിനോടു പൊറുക്കുന്നില്ല. ഇല്ലാത്ത മാമ്മോദീസായുണ്ട്, പക്ഷേ, കുർബാനയുണ്ട്, കുമ്പസാരമുണ്ട്. ക്രിസ്തു ഒരു സംഘടന യുടെ അഗ്രത്തിരിക്കുന്ന വില്പനച്ചരക്കായിത്തീർന്നു. കൊടുക്കുന്നില്ല; - ബുദ്ധിയും അറിവുമെല്ലാം കൈവെച്ചു സിദ്ധിച്ച ഒരു ന്യൂനപക്ഷത്തിന്റെ കൈയിലിരിക്കുന്ന രാഷ്ട്രീയ ത്തിന്റെ പേർ ഫാഷിസമെന്നാണ് ററും അസി സ്റ്റൻറ് റർമാരുമാണ് അവിടെ മനുഷ്യരെ ഭരിക്കുന്നത്. മുകളിൽനിന്നും അധികാരം, താഴെനിന്നും അനുസരണം എന്നാണു തത്വം. അങ്ങനെ ചോദ്യം ചെയ്യാതെ അനു സരിച്ചാൽ അതുകൊണ്ടു ബുദ്ധിയും ലഭിക്കുമത്രേ.<noinclude></noinclude> g72r7nsyvg7eulnpqg2yse8zctxukxf താൾ:1982-dhikkariyude-kathal-c-j-thomas.pdf/54 106 83919 244107 2026-07-01T11:26:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '52 സാത്താൻ നല്ല. തന്റെ അനുചരന്മാരായ മാലാഖമാർ അനുഭവിക്ക ണ്ടിവരുന്ന കഷ്ടതകളോർത്തു. അയാൾ അശ്രു പൊഴി ക്കുന്നു. എത്രയോ മനുഷ്യപ്പടത്തലവന്മാരേക്കാൾ കാരുണ്യ വാനാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244107 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>52 സാത്താൻ നല്ല. തന്റെ അനുചരന്മാരായ മാലാഖമാർ അനുഭവിക്ക ണ്ടിവരുന്ന കഷ്ടതകളോർത്തു. അയാൾ അശ്രു പൊഴി ക്കുന്നു. എത്രയോ മനുഷ്യപ്പടത്തലവന്മാരേക്കാൾ കാരുണ്യ വാനാണ് സാത്താൻ. ഏദൻ തോട്ടത്തിൽ പാപമില്ലാത്ത വരായി പ്രേമലീലകളിൽ ഏപ്പെട്ടിരിക്കുന്ന ആദമി മിനെയും ഹവ്വായെയും കാണുമ്പോൾ ലൂസിഫർ പരി തപിക്കുന്നു. ആ മനോഹര സ്വപ്നമുടച്ചുകളയാൻ അയാൾക്കു മനസ്സിരുന്നില്ല. എന്തൊരു പിശാചു മനുഷ്യകഥാനു ഗായിയായ ഒരു ദൈവികപിശാചു സാത്താന്റെ പാത്രസൃഷ്ടിയിൽ വന്ന ഈ രൂപാന്തരം മിട്ടൻ ഉദ്ദേശിച്ചിരുന്നതല്ല. കലയാ മിൽട്ടൻ തൻറ മതത്തെ മാനിച്ചിരുന്നു. അതുകൊ ണ്ടാണു സാത്താൻ നിയന്ത്രണത്തിൽനിന്നു വഴു തി ധീരോദാത്തനായിത്തീരുന്ന സന്ദർഭങ്ങളിലെല്ലാം യാതൊരു കാരണവുമില്ലാതെ കവി അവനെ അധിക്ഷേ പിക്കുന്നത്. പക്ഷേ, മിൽട്ടനും കഴിവില്ലാത്ത ഒരു ക me. വിശ്വവിശാലമായ ഒരാശയത്തെ കുട്ടികൾക്കുള്ള ഒരു ഗുണപാഠകഥയിലൊതുക്കൽ. വിമർശകഷ്ടിയിൽ സാത്താൻ പ്രശ്നമാണ്. പിശാചിനെ കഥാനായകനാക്കുന്നതു യുക്തി വിരുദ്ധമാണെന്നാണവരുടെ ദുഷ്ടതയോ ഭാവന പക്ഷം. പക്ഷേ, പ്രശ്നം യഥാർത്ഥത്തിൽ മിൽട്ടന്റെതല്ല. കേവലനന്മയോ തെറ്റ ചെയ്യാൻ മനുഷ്യമനസ്സിനും കഴി വില്ല. പോരെങ്കിൽ, സർവ്വശക്തനെ എതിക്കാൻ ഒരു ശക്തനുണ്ടാവുന്നതിലും വൈരുദ്ധ്യമുണ്ട്. സത്താ നും, ഈശ്വരനെപ്പോലെതന്നെ അമർത്ത്യനായിപ്പോയി. അതിനു മിൽട്ടനെന്തു ചെയ്യും? സാത്താന്റെ പ്രഥമ സ്രഷ്ടാവ് തന്നെ അവനെ വധിക്കാൻ കഴിവില്ല. പിന്നെ വെറും മനുഷ്യനായ ഒരു പുനജന്മകാരി, മറ്റേ മനുഷ്യ മനസ്സിലാകുന്ന കഥ പറയാൻ ചുമതലപ്പെട്ട ഒരു കവി, ആ വിശ്വരൂപത്തെ എങ്ങനെ ഉഴിഞ്ഞുകളയും? L<noinclude></noinclude> p6p25wsw3sylwlum15o60whsx26fzt7 താൾ:1982-dhikkariyude-kathal-c-j-thomas.pdf/64 106 83920 244108 2026-07-01T11:26:21Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '62 ധിക്കാരിയുടെ കാതൽ കഴിച്ചുകൂടാ എന്നില്ല. ഒരു സംഘം പ്രവർത്തകരെ സദാ സമരസന്നദ്ധരാക്കി നിറുത്താൻ വേണ്ടി ദോഷൈകദൃക്കുക ളാക്കിത്തീർക്കുന്നത് ബുദ്ധിപൂർവ്വകമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244108 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>62 ധിക്കാരിയുടെ കാതൽ കഴിച്ചുകൂടാ എന്നില്ല. ഒരു സംഘം പ്രവർത്തകരെ സദാ സമരസന്നദ്ധരാക്കി നിറുത്താൻ വേണ്ടി ദോഷൈകദൃക്കുക ളാക്കിത്തീർക്കുന്നത് ബുദ്ധിപൂർവ്വകമായ ഒരു തന്ത്രമായി രിക്കാം. പക്ഷേ, അതും ഒരു ജനതയുടെ ദൈനംദിന ജീവിതത്തിനു പറ്റിയ മാറ്റമല്ല. അത് മനുഷ്യരുടെ മനസ്സിനെ ദുഷിപ്പിക്കും. ചുരുങ്ങിയ ഈ ജീവിതം വിഷ ലിപ്തമായിത്തോന്നിയാൽ പിന്നെ അവർ നിരാശയി ലേയ്ക്കധഃപതിക്കും. ഉത്സവങ്ങൾ ആവശ്യമാണ്. വിളവെടുപ്പും വിത്തി റക്കലും വസന്താഗമനവും എല്ലാം ഉത്സവങ്ങളാണ്. നാളെമുതൽ എന്നും ഉത്സവമായിരിക്കും. സുഖം ഹോൾ സെയിലായി വിതരണം ചെയ്യപ്പെടുമായിരിക്കാം. പക്ഷേ, അന്നത്തേയ്ക്കു സുഖിക്കാനുള്ള കഴിവുതന്നെ വിസ്മരിക്കപ്പെടരുതല്ലോ. ഇന്നും മനുഷ്യർ പലത ത്തിലും വിഷമിക്കുന്നുണ്ട്. ശരിതന്നെ. പക്ഷേ, അവർ അവശേഷിക്കുന്നുവെന്നതുതന്നെയാണ് അവർക്ക് ചില പ്പോഴൊക്കെ ഉത്സവം വേണമെന്നതിന്റെ ന്യായം. ജീവിക്കാൻ സന്തോഷം ആവശ്യമാണ്. ഭാവിയിലെ സ്വം അനുഭവിക്കാൻ കുറേ പ്രജകൾ വേണമല്ലോ. അതു കൊണ്ടു ലോകരക്ഷകന്മാരുടെ നിരോധന. ലംഘിച്ചു മഹാബലിയെ അല്പം മെലിഞ്ഞ ങ്കിൽക്കൂടി സ്വാഗതം ചെയ്യാൻ ജനങ്ങളെ അനുവദിക്കൂ. മഹാബലിയാണ<noinclude></noinclude> t7l17n8f67wk23gu0vmjtojytuaomqm താൾ:1982-dhikkariyude-kathal-c-j-thomas.pdf/74 106 83921 244109 2026-07-01T11:26:24Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 ധിക്കാരിയുടെ കാതൽ മക്കാബിയസ് എന്ന വീരനാണ് ഈ ദേശപ്രേമികളിൽ അഗ്രഗണ്യൻ, അദ്ദേഹവും തോറ്റു. പക്ഷേ, സ്വപ്നം പിന്നെയും നിലനിന്നു. സ്നാപകനായ യോഹന്നാനോടും ജനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244109 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>72 ധിക്കാരിയുടെ കാതൽ മക്കാബിയസ് എന്ന വീരനാണ് ഈ ദേശപ്രേമികളിൽ അഗ്രഗണ്യൻ, അദ്ദേഹവും തോറ്റു. പക്ഷേ, സ്വപ്നം പിന്നെയും നിലനിന്നു. സ്നാപകനായ യോഹന്നാനോടും ജനങ്ങൾ ചോദിച്ച ചോദ്യം അദ്ദേഹം മിശിഹായാണോ എന്നായിരുന്നു. അന്തരീക്ഷത്തിലാണ് ഹേമിൽ വച്ചു ഭർത്ത്യ സംസം നടത്തിയിട്ടില്ലാത്ത ഒരു കന്യക ഒരു ശിശുവിനെ പ്രസവിച്ചത്. ഈ ബതൽ ആ ശിശു വളന്നു. മുപ്പതുവയസ്സുവരെ എങ്ങനെയോ ജീവിച്ചു. പിന്നീടുള്ള മൂന്നു വർഷം കൊണ്ടു കുറെയെല്ലാം പ്രവർത്തിച്ചു. മരിച്ചു. അദ്ദേഹം മിശിഹായായി ചരിത്ര ലബ്ധപ്രതിഷ്ഠാനുമായി. വചനം രൂപമായി. സ്വപ്നം സഫലീഭവിച്ചു. ത്തിൽ എല്ലാവരും അംഗീകരിച്ചു എന്നല്ല. ഒരു വിഭാഗം യഹൂദന്മാർ അദ്ദേഹത്ത അംഗീകരിച്ചില്ല. അവ ബലമായ ചില എതിർപ്പുകളുണ്ടായിരുന്നു. ഒന്നാമതു റോമൻ നുകത്തിൽ നിന്നു. യഹൂദജനതയെ സ്വതന്ത്രമാ ഒരു രാഷ്ട്രീയനേതാവിനെയാണവർ ആവശ്യ പ്പെട്ടത്. 'കൈസറിനുള്ളതു കൈസറിനു കൊടുക്കുവാൻ പറഞ്ഞ ഒരു അധ്യാത്മവാദിയെ അവരെങ്ങനെ മിശിഹാ യായി അംഗീകരിക്കും? പോരെങ്കിൽ മിശിഹാ രാജകുല ജാതനായിരിക്കണമെന്നാണ് പ്രവചനം. മിശിഹാ ദാവി ദുരാജാവിന്റെ വംശപരമ്പരയിൽ പെട്ടവനായിരിക്കണം. യൗസേഫ് ആ വംശപരമ്പരയിൽ പെട്ടവനായതു കൊണ്ടും പ്രയോജനമില്ല. അദ്ദേഹം മറിയയെ സ്പർശി ച്ചിട്ടില്ലല്ലോ. മറിയ ഏതു വംശമാണെന്ന പ്രശ്നം പോലും യഹൂദസംസ്കാരത്തിൽ സംഗതമല്ല. പാര പര്യക്കായത്തിൽ സെമിറ്റിക് വഗ്ഗക്കാർ താഴി വകവയ്ക്കാറില്ല. സാധാരണ ഗതിയിലങ്ങനെയാണെങ്കിൽ മിശിഹയുടെ കായത്തിലെത്രയധികം യേശുവിൻറ മിശിഹട്ടത്തിൽ യഹൂദന്മാർ ഇനിയുമുണ്ട് അനേകം ആക്ഷേപങ്ങൾ. അവരിൽ ഭൂരിപക്ഷവും. യേശുവിനെ അംഗീകരിച്ചില്ല എന്നു പറഞ്ഞാൽ കഴിഞ്ഞു. അവർ ഇന്നും ഒരു മിശിഹയെ പ്രതീക്ഷിച്ചുകഴിയുകയാണ്.<noinclude></noinclude> jfcmgxwur9nyb6ddekwuplawn0r4l08 താൾ:1982-dhikkariyude-kathal-c-j-thomas.pdf/84 106 83922 244110 2026-07-01T11:26:27Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 ധിക്കാരിയുടെ കാതൽ ജനാധിപത്യം ഒരാദർശമാണ്. അതൊരിക്കലും പൂർണ്ണമായി നടപ്പാവുകയില്ല. അതു അങ്ങനെ നടപ്പാ ക്കാൻവേണ്ടിയുള്ളതുമല്ല. സംസ്കാരത്തിലേയ്ക്കുള്ള മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244110 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>82 ധിക്കാരിയുടെ കാതൽ ജനാധിപത്യം ഒരാദർശമാണ്. അതൊരിക്കലും പൂർണ്ണമായി നടപ്പാവുകയില്ല. അതു അങ്ങനെ നടപ്പാ ക്കാൻവേണ്ടിയുള്ളതുമല്ല. സംസ്കാരത്തിലേയ്ക്കുള്ള മനുഷ്യ വത്തിന്റെ നിരന്തരപ്രയാണത്തിൽ ലക്ഷ്യനിർദ്ദേശം ചെയ്യുന്ന ഒരു പ്രകാശ ഗോപുരമാണതു്. അതു് അങ്ങനെ ചക്രവാളത്തിനു മുകളിൽ ജ്വലിച്ചു പ്രകാശിക്കും. നാം ചക്രവാളത്തിലെത്തുമ്പോൾ ആ ദീപശിഖ അതിനടുത്ത ചക്രവാളത്തിലേക്കു നീങ്ങിയതായിക്കാണും. അതങ്ങനെ മാടിവിളിച്ചുകൊണ്ടു നീങ്ങിക്കൊണ്ടിരിക്കും. അതിനെ അനുഗമിച്ചു നാം മുന്നോട്ടുപോകും. ഒരിക്കലും അവിടെ എത്തുകയുമില്ല. ഗംഗാജലത്തിലല്ല പുണ്യം, ഗംഗയിലേ ക്കുള്ള തീർത്ഥയാത്രയിലാണ്.<noinclude></noinclude> rph4t3zn1657bl3979hegzmxublma1c താൾ:1982-dhikkariyude-kathal-c-j-thomas.pdf/94 106 83923 244111 2026-07-01T11:26:30Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '92 ധിക്കാരിയുടെ കാതൽ U ആരെങ്കിലും കുറേപ്പേരെ രസിപ്പിക്കും. പക്ഷേ, രസിപ്പി ക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുമ്പോൾ ചില വാസ്തവങ്ങൾ ഓമ്മയിരിക്കേണ്ടതാണ്. ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244111 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>92 ധിക്കാരിയുടെ കാതൽ U ആരെങ്കിലും കുറേപ്പേരെ രസിപ്പിക്കും. പക്ഷേ, രസിപ്പി ക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുമ്പോൾ ചില വാസ്തവങ്ങൾ ഓമ്മയിരിക്കേണ്ടതാണ്. ഉദാഹരണമായി ട്ടെടുക്കുന്ന കലാസൃഷ്ടി ഉത്തമകലയാണോ? വെറും പ്രചാര വിജയം കൊണ്ടു കലയുടെ നിലവാരം തിട്ടപ്പെടുത്തരുത്. കലയ്ക്കുള്ള മാനദണ്ഡങ്ങൾ വേറെയാണ്. പ്രചാരമുള്ളതു ഉത്തമകലയെന്നു ശ്രമിച്ചു. അന്വേഷണം നടത്തരുതു്, പൊതുവേ ഉത്തമം എന്നു ഗണിക്കപ്പെട്ടിട്ടുള്ള കൃതിയെടു ത്താണ് ഈ പ്രശ്നത്തെ പരിഗണിക്കേണ്ടത്. പിന്നീട ഹൃദയനും പ്രസ്തുത കലാവസ്തുവുമായി എത്ര പരിചയ മുണ്ടെന്നു ശ്രദ്ധിക്കണം. ബീഥോവന്റെ സംഗീതം ഗോപാലകൃഷ്ണയ്യങ്കാ രസിച്ചില്ലെങ്കിൽ ബീഥോവനും അയ്യങ്കാക്കും ബലഹീനതയില്ല. പരിചയമാണ് കലാ സ്വാദനത്തിനും, പ്രത്യേകിച്ചു ഉത്തമകലാസ്വാദന ത്തിനു വഴി തെളിക്കുന്നത്. ഉത്തമകലയുടെ മാറ്റുരച്ചറി യുന്നതും പരിചയത്തിന്മേലാണ്. പരിചയം കൊണ്ടു മുഷിവുവരാത്തതു മിക്കവാറും ഉത്തകലയായിരിക്കും. മറെറാരു കായം : വിശദീകരണം ആവശ്യമുള്ള കലാസ ഷ്ടിയാണെങ്കിൽ അനുവാചകനും അതു ലഭിച്ചിട്ടുണ്ടോ എന്നു നോക്കണം. കലാസൃഷ്ടി പഞ്ചാരമിഠായിയല്ല. അത ദഹിക്കണം. ഇങ്ങനെ സാധാരണഗതിയിൽ കലാസ്വാദനക്ഷമമായ ബഹുജനഹൃദയത്തിൽ ഉത്തമ കലയ്ക്ക് എന്നും സ്വാഗതമുണ്ടായിരിക്കുമെന്നാണ് വിചാരിക്കേണ്ടത്. (പ്രചാരം കൊണ്ടു വിലയിരുത്താതെ, ഉത്തമമായതിന്റെ പ്രചാരം പരിശോധിക്കുമെങ്കിൽ ) അതുകൊണ്ടാണ - രാമായണം ഭാരതീയരെ രസിപ്പി ക്കുന്നത്; ഗ്രീക്കുഭാഷ വശമുള്ളവർ ഹോമറെ ആരാധി ക്കുന്നത്; വാൻഗോഗ് വിമർശകരുടെ കണ്ണിലുണ്ണിയായി രിക്കുന്നതും. മേല്പറഞ്ഞ അനുവാചകരെല്ലാം ഒരുതരത്തിൽ പറഞ്ഞാൽ ബഹുജനമാണു രാഷ്ട്രീയജനാധിപത്യത്തി ൻറ തോതുവെച്ചല്ലെങ്കിലും.<noinclude></noinclude> r6k5zgqe897i9fjn23vngg238hpwgoq താൾ:1982-dhikkariyude-kathal-c-j-thomas.pdf/104 106 83924 244112 2026-07-01T11:26:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '102 ധിക്കാരിയുടെ കാതൽ എന്നും. അവിടെ ശമ്പളത്തിൽ കവിഞ്ഞ ആദർശമൊന്നും കാണാനില്ല. ചാരപ്രവൃത്തി ചെയ്യുന്നവരുടെ ജീവിതം അപകടകരമായതും. എന്നിട്ടും അതിനും ആളുണ്ടാവുന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244112 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>102 ധിക്കാരിയുടെ കാതൽ എന്നും. അവിടെ ശമ്പളത്തിൽ കവിഞ്ഞ ആദർശമൊന്നും കാണാനില്ല. ചാരപ്രവൃത്തി ചെയ്യുന്നവരുടെ ജീവിതം അപകടകരമായതും. എന്നിട്ടും അതിനും ആളുണ്ടാവുന്നുണ്ട്. അതുകൊണ്ടു ശത്രു ക്കളിൽ നിന്നുണ്ടാവുന്ന ഏതു മർദ്ദനവും സഹിക്കുവാനുള്ള കഴിവുകൊണ്ടുമാത്രം ഒരു തത്വം നീതീകരിക്കപ്പെടുന്നില്ല. അവർ ജന്മനാ വിശ്വാസികളാണ്. എന്നുവച്ചാൽ മുറുകെ പിടിക്കാൻ ഒരു വിശ്വാസം വേണമെന്നല്ലാതെ എന്ത വിശ്വാസം വേണമെന്നു അവർ നിർബ്ബന്ധമില്ലെ ന്നർത്ഥം. സ്വയം ചിന്തിക്കാനുള്ള കഴിവു കുറവോ, മടി യോ ആണ് അവരുടെ അടിസ്ഥാനസ്വഭാവം. യുക്തി യിലുള്ള കുറവിനെ വിശ്വാസതീക്ഷ്ണത കൊണ്ടു നിക ത്താമെന്നാണവർ ഗണിക്കുന്നതു്. കമ്യൂണിസത്തിനു വേണ്ടി എന്തു കഷ്ടതയും സഹിക്കുന്ന ഒരുവൻ കമ്യൂണി സനയം എത്ര മറിച്ചിൽ മറിഞ്ഞാലും അതിനെല്ലാം അനുസരിച്ചു വിശ്വാസം മാറ്റിക്കൊള്ളം. ക്രിസ്തുമതത്തി ൻറയും കഥയിതുതന്നെ. പരിണാമസിദ്ധാന്തത്തെ എതി ക്കുമ്പോഴും അംഗീകരിക്കുമ്പോഴും വിശ്വാസി വിശ്വാസി തന്നെ. എന്തിലാണ് വിശ്വസിക്കുന്നതെന്ന ചോദ്യം അപ്രസക്തമാണ്. ആദ്യം വിശ്വസിച്ചതിനു യാതൊരു യുക്തിയും വേണ്ടിയിരുന്നില്ലെങ്കിൽ മറെറാരെണ്ണം സ്വീകരിക്കാനും യുക്തി ആവശ്യമില്ലല്ലോ. ഇക്കൂട്ടർ അങ്ങനെ ഒരോ വിശ്വാസത്തിന്റെ അടിമകളായി കഴി യുകയേയുള്ളു. അവർ ജീവിച്ചാലും മരിച്ചാലും അവരുടെ ഉടമകൾക്കു പ്രയോജനപ്പെടും. സ്വയം എന്തും അപകടത്തേയും നേരിടുന്ന നേതാക്ക ന്മാർ എന്തുകൊണ്ടങ്ങനെ ചെയ്യുന്നുവെന്നൊരു ചോദ്യ മുണ്ട്. അവരുടെ ആദശശാലിത്വമാകാം അവരെ പ്രചോ ദിപ്പിക്കുന്നതും, കുറെയൊക്കെ വീരസാഹസികത്വവുമു ണ്ടാവാം. പക്ഷേ, ഏറ്റവും പ്രധാനമായ കാരണം അധി കാരപ്രമത്തതയാണ്. അപകടം നേരിട്ട് യാതൊരു പരാക്രമിയും ചരിത്രത്തിലുണ്ടായിട്ടില്ല. അലക്സാണ്ടർ, ജെങ്കിസ്ഖാൻ, നെപ്പോളിയൻ അവരെല്ലാം സുഖം<noinclude></noinclude> jl1gcbyjoqr5e4phfdnaf6qikbfjrp2 താൾ:1982-dhikkariyude-kathal-c-j-thomas.pdf/114 106 83925 244113 2026-07-01T11:26:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബൈബിൾ ചിത്രകാരന്റെ ഇഷ്ടിക രൂപമാണ്. ഗായകനു ശബ്ദ ഘടനകളാണ് കലാവസ്തു. ഇവയ്ക്കു സമമായി സാഹിത്യ കാരനും ആവശ്യമായ ധ്വനികൾ നല്കുന്നതും ഇതിഹാസ പശ്ചാത്തലമാണ്. ഈ അന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു 244113 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ബൈബിൾ ചിത്രകാരന്റെ ഇഷ്ടിക രൂപമാണ്. ഗായകനു ശബ്ദ ഘടനകളാണ് കലാവസ്തു. ഇവയ്ക്കു സമമായി സാഹിത്യ കാരനും ആവശ്യമായ ധ്വനികൾ നല്കുന്നതും ഇതിഹാസ പശ്ചാത്തലമാണ്. ഈ അന്തരീക്ഷത്തിൽ മിന്നിത്തിള ങ്ങുന്ന പ്രകാശരശ്മികളെക്കൊണ്ടല്ലാതെ സാഹിത്യദീപം കൊളത്താൻ കഴികയില്ല. ഒരു ജനതയുടെ ദീർഘ കാല ചരിത്രത്തിന്നിടയിൽ അടിഞ്ഞുറഞ്ഞുണ്ടാവുന്ന താണ് ഈ രശ്മിപ്രഭാവം. ജനതയുടെ വിസ്തൃതിയും പ്രിയവും അനു സരിച്ചു അതിന്റെ വൈവിധ്യവും വൈശിഷ്ട്യവും കൂടിയിരിക്കും. അതിനെ ആശ്രയിച്ചാണു സാഹിത്യ ത്തിന്റെ മേന്മയും നിലനില്ക്കു ന്നതു. ഈ ഇതിഹാസ സമ്പത്ത് യുഗേ യുഗേ' അവതരിക്കും. ഭിന്ന വേഷങ്ങ ളിൽ, ചിലപ്പോൾ കഥകളായി, മറ്റു ചിലപ്പോൾ കാ പാത്രങ്ങളായിട്ടും . അർത്ഥ ഗർഭമായ സന്ദർഭങ്ങളായും അവ അവിടവിടെ മിന്നിത്തെളിയും. ഹനുമാന്റെ വാലും, ഉർവ്വശീ ശാപവും, ഭഗീരഥപ്രയത്നവും മറ്റും കൊണ്ടാണു സാഹിത്യമുണ്ടാവുന്നതു്. സാഹിത്യമെന്നുവച്ചാൽ ഘടന മാത്രമല്ലല്ലൊ. ധ്വനിയില്ലാത്ത പദസഞ്ച കുത്തഴിഞ്ഞ നിഘണ്ടു മാത്രമേയാവൂ. പഴയതിന്റെ പൂപ്പ ലെല്ലാം മാറ്റി നിർത്തിയാൽ അവശേഷിക്കുന്നതു ചളി കളഞ്ഞ മണ്ണായിരിക്കും; കടപ്പുറത്തെ മണൽപോലെ ശുദ്ധധവളമായ മണ്ണ്, അതുപേ തന്നെ നിർഗ്ഗുണവും. ചരിത്രത്തിൽ അറിയപ്പെടുന്ന ഏതു സംസ്കാരത്തിനും പശ്ചാത്തലമായി വിശിഷ്ടമായ ഒരു ഇതിഹാസസമ്പ ത്തുണ്ടു്. കാലക്രമേണ ആ സംസ്കാരം തന്നെ അനന്തര തലമുറകൾക്കു ഇതിഹാസമായി പരിണമിക്കുകയും ചെയ്തു. സീതയുടെ മോതിരത്തിനകത്തുകൂടി ഭീമസേനനു കടന്നുപോകാമായിരുന്നുവത്രെ. ഭീമനാകട്ടെ നിഘണ്ടു<noinclude></noinclude> 5bk7dvsa54y291rdkast3xjkccwlerc താൾ:1982-dhikkariyude-kathal-c-j-thomas.pdf/124 106 83926 244114 2026-07-01T11:26:37Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '122 ധിക്കാരിയുടെ കാതൽ മതത്തിലെ ഉൾപ്പിരിവുകളും, തൊഴുത്തിൽ ° തത്വവും പ്രയോഗവും തമ്മിലുള്ള അന്തരവും മറ്റും പല രേയും അമ്പരപ്പിച്ചിട്ടുണ്ട്. ചിലരൊക്കെ അതു തുറന്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244114 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>122 ധിക്കാരിയുടെ കാതൽ മതത്തിലെ ഉൾപ്പിരിവുകളും, തൊഴുത്തിൽ ° തത്വവും പ്രയോഗവും തമ്മിലുള്ള അന്തരവും മറ്റും പല രേയും അമ്പരപ്പിച്ചിട്ടുണ്ട്. ചിലരൊക്കെ അതു തുറന്നു പറയുകയും ചെയ്തു. അവരെയെല്ലാം പിന്തിരിപ്പന്മാ രെന്നും മുദ്രകുത്തി കശാപ്പിനയക്കുകയായിരുന്നു പണ്ടത്തെ ഫാഷൻ ഇന്നു അതായത് യൂഗേ ാ : വ മാവോയ്ക്കും, ഹൈദരാബാദിനും ശേഷം അങ്ങനെ അടച്ചു മുദ്രകുത്തുക അസൗകയുമായിത്തീർന്നിട്ടുണ്ട്. ഇന്നലെ വരെ മുതലാളിത്തത്തിന്നുള്ളിലെ പരസ്പരവൈരുദ്ധ്യങ്ങൾ മാത്രമായിരുന്നു പ്രശ്നം. ഇന്നാകട്ടെ കമ്യൂണിസത്തിന കത്തെ പരസ്പരവൈരുദ്ധ്യങ്ങൾ കൂടി ചർച്ചാവിഷയ മായിത്തീർന്നിരിക്കുന്നു. അവിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ സോഷ്യലിസം, ഒരു സനാതന സത്യമെന്ന നിലയിൽ നിന്നും ഒരു രാഷ്ട്രീയകക്ഷി എന്ന നിലയി മാറിയിരിക്കുന്നു എന്നർത്ഥം. ഇക്കായും ശ്രീ ഗോവിന്ദൻ ഉദാഹരണസഹിതം വരച്ചു കാണിക്കുന്നുണ്ട്. ഇവിടെയാണ് "കൺഫ്യൂഷൻ ആരംഭം. ശ്രീ. ഗോവി ന്ദനും കൺഫ്യൂഷനില്ലെങ്കിലും ചില വായനക്കിക്കു കൺഫ്യൂഷൻ ഉണ്ടാകുന്നുവത്രേ. എന്തു പറ്റി, അങ്ങനെ സംഭവിക്കാൻ കടുത്ത മതവിശ്വാസിക്കും, പുരോഹിതൻ വേദഗ്രന്ഥം മോഷ്ടി ക്കുന്നതു കണ്ടാൽ കൺഫ്യൂഷനുണ്ടാകും. ഭൂമി സൂ ചുറ്റുകയാണെന്നും ആദ്യമായി മനസ്സിലാകുന്നവനു കൺ ഫ്യൂഷനുണ്ടാകും. യൂഗോസ്ലോവ്യയെപ്പറ്റി ദീർഘമായി ചിന്തിക്കുന്ന കമ്യൂണിസ്റ്റിനും കൺഫ്യൂഷനുണ്ടാകും. അതേ, എന്തെങ്കിലും അന്ധമായി വിശ്വസിക്കാൻ വേണമെന്നു ശഠിക്കുന്നവരാണു ഈ 'ആൻറി കൺഫ്യൂഷ ന്മാർ. ' കമ്യൂണിസമുൾപ്പടെയുള്ള സകല മതങ്ങളുടേയും കഥയതാണ്. അവ എന്തെങ്കിലും വിശ്വസിക്കാൻ വേണം. അങ്ങനെയൊരു വിശ്വാസമുണ്ടാകുന്നത് എല്ലാ വക്കും സ്വീകാര്യമാണ്. പക്ഷേ, ഇക്കൂട്ട് ഒരു പ്രത്യേ കതയുണ്ട്. തെറ്റാണെങ്കിൽപ്പോലും ഒരു വിശ്വാസ മുണ്ടായിരിക്കണമെന്ന നിബ്ബന്ധമാണത്. കണ്ണു തുറക്കാ 3<noinclude></noinclude> b9zl0atle3wm4fga6keqq6qhhyh5q6h താൾ:1982-dhikkariyude-kathal-c-j-thomas.pdf/134 106 83927 244115 2026-07-01T11:26:39Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '132 ധിക്കാരിയുടെ കാതൽ 3 വിനോബഭാവെ തീർപ്പുകല്പിക്കാൻ തുടങ്ങിയാൽ മറുപടി പറയാൻ വിഷമമാണ്. ഗാന്ധിയുടെകൂടെ നടന്നെന്നോ, പതിനഞ്ചുപോലീസുകാരുടെ ഇടികൊണ്ടെന്നോ ഉള്ളതു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244115 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>132 ധിക്കാരിയുടെ കാതൽ 3 വിനോബഭാവെ തീർപ്പുകല്പിക്കാൻ തുടങ്ങിയാൽ മറുപടി പറയാൻ വിഷമമാണ്. ഗാന്ധിയുടെകൂടെ നടന്നെന്നോ, പതിനഞ്ചുപോലീസുകാരുടെ ഇടികൊണ്ടെന്നോ ഉള്ളതു ഒരു മനുഷ്യനെ വിജ്ഞാനിയാക്കുന്നില്ല. അവരുടെ ആത്മാ തയ്ക്കു വന്ദനം. പക്ഷേ, ആ ആത്മാർത്ഥത തുടരാനവരു ദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടികൊണ്ടു ധനശാസ്ത്രം പഠിക്കാൻ കഴികയില്ലെന്നു സമ്മതിക്കുമല്ലോ. ഇടി വല്ലാത്ത ഒരു രാഷ്ട്രീയ ആയുധമായിത്തീർന്നിട്ടുണ്ട്. ഇടികൊണ്ടവനാ ണെങ്കിൽ അയ ാൾ പറയുന്നതെല്ലാം നാം മൂളിക്കേൾ ക്കണം. അല്ലെങ്കിൽ പിന്നെപ്പറയുണ്ട്. ശാ ന്ത മാ യി അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുമോ? അവർ തലകൊണ്ടല്ല ചിന്തിക്കുന്നത്, അവരുടെ വ്രണങ്ങൾ കൊണ്ടാണ്. അവർക്കു വെറുപ്പും വിദ്വേഷവും അടികൊ അവൻ ഹീനമായ തണ്ടും മാത്രമേയുള്ളു. രക്തസാക്ഷി യുടെ കുപ്പായം അണിഞ്ഞിരിക്കുന്നതുകൊണ്ട് അവനെ എതിർക്കാനും വയ്യത്രെ. അങ്ങനെ തൊഴിലില്ലാത്ത വക്കീലും പുനർജ്ജന്മം സിദ്ധിച്ച നാട്ടുപ്രമാണിയും കങ്കാണിമാരും മരിക്കാത്ത രക്തസാക്ഷികളും കൂടി നമ്മെ ഭരിക്കട്ടെ. ജനാധിപത്യ മെന്തെന്നു നമ്മുടെ ജനത മനസ്സിലാക്കുന്നതുവരെ ഈ വൈകൃതം തുടരും. Research PG Library & Anter<noinclude></noinclude> hesvxxeut27pj9mol8sdq2eyn01bcuw താൾ:1982-dhikkariyude-kathal-c-j-thomas.pdf/7 106 83928 244116 2026-07-01T11:26:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉള്ളടക്കം 1 2 3 നമ്പൂതിരിമാരെപ്പറ്റി ചത്തും കൊന്നും 4. രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 5 ഫാഷിസ്റ്റ് കമ്യൂണിസം സഖാവ് കത്തനാർ 6 സാത്താൻ 7 8 ഓണം വേണ്ട 9 ഇടച്ചേര...' താൾ സൃഷ്ടിച്ചിരിക്കുന്നു 244116 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഉള്ളടക്കം 1 2 3 നമ്പൂതിരിമാരെപ്പറ്റി ചത്തും കൊന്നും 4. രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 5 ഫാഷിസ്റ്റ് കമ്യൂണിസം സഖാവ് കത്തനാർ 6 സാത്താൻ 7 8 ഓണം വേണ്ട 9 ഇടച്ചേരിയുടെ ഭാരം arch 10 ഒരത്ഭുതപ്പിറവി 11 12 13 14 15 16 ജനാധിപത്യത്തിനൊരു മാപ്പുസാക്ഷി പ്രോക്രസ്റ്റസിന്റെ കട്ടിൽ കലയും ബഹുജനങ്ങളും ശവത്തിന്റെ വില Ares ഡാർവിന്നും ഒരനുബന്ധം ബൈബിൾ 17 തകർച്ചകളുടെ കാലം നമ്മുടെ യജമാനന്മാർ 18 & Rese Center<noinclude></noinclude> 6e9rxhz2o1fny5za6ecihkkd9r07w7l താൾ:1982-dhikkariyude-kathal-c-j-thomas.pdf/15 106 83929 244117 2026-07-01T11:26:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കൊന്നും '... 13 സമാധാനം കൊണ്ടു സമരം ചെയ്യുന്നവർക്കും എളുപ്പത്തിൽ സാധിക്കും. പക്ഷേ, ഇതൊരു കലാവസ്തുവായിട്ടെടുക്കു മ്പോൾ പരാജയം വരാൻ എളുപ്പമാണ്. മനുഷ്യവർഗ്ഗത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244117 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കൊന്നും '... 13 സമാധാനം കൊണ്ടു സമരം ചെയ്യുന്നവർക്കും എളുപ്പത്തിൽ സാധിക്കും. പക്ഷേ, ഇതൊരു കലാവസ്തുവായിട്ടെടുക്കു മ്പോൾ പരാജയം വരാൻ എളുപ്പമാണ്. മനുഷ്യവർഗ്ഗത്തി ലിന്നും അവശേഷിക്കുന്ന കാട്ടാളത്തമുണ്ട്. അതിന്റെ മുമ്പിൽ യുദ്ധവിരോധം ഒരു വക വങ്കത്തമായിത്തോന്നും. 'വിദേശി'കളോടും മെല്ലാം യുദ്ധം ചെയ്യുന്നതു നല്ലതാണെന്നൊരു പക്ഷം . യുദ്ധം നല്ല തുണ്ടു്, ചീത്തയുമുണ്ട്; ആവശ്യമായതും അനാ വശ്യമായതും ഉണ്ട്. 'നാം' തോല്ക്കുന്ന യുദ്ധങ്ങളെല്ലാം അനാശാസ്യമാണ്. അവയ്ക്കെതിരായി സമാധാനപ്ര സ്ഥാനം കെട്ടിപ്പടുക്കണം. നാം ജയിക്കുന്ന യുദ്ധങ്ങളാക ട്ടെ സൽകർമ്മങ്ങളാണ്. കൂട്ടക്കൊലയ്ക്കു പൂശുന്ന ഇത്ത നിറപ്പകിട്ടുകളാണ് തുടച്ചുകളയേണ്ടതു്. ഇക്കായും അത്ര എളുപ്പമായ ഒരു പ്രവൃത്തിയല്ല. വിശ്വസാഹിത്യ ത്തിൽ കൊലപാതകത്തെ അപഹസിക്കുന്ന ഓരോ കൃതി അതിനെ പുകഴ്ത്തുന്ന പതിനായിരം കൃതികൾ ഉണ്ടാകും. കെർവാൻറീസിന്റെ ധീരവീരശൂരപരാക്രമി യായ ക്വിക്സോട്ടുകഴിഞ്ഞ് അധികമാരും യുദ്ധത്തിൻറ റൊമാന്റിക് പുറം തൊലി ഉരിഞ്ഞുകളയാൻ പരിശ്രമി ച്ചിട്ടില്ല. കുട്ടികൾക്കു കളിക്കാൻ കൈത്തോക്കും. ഭിത്തി യിലലങ്കരിക്കാൻ ഖഡ്ഗം. വായിക്കാൻ സ്കോട്ടിന്റെ നോവലുകൾ. ഇത് ണ് നമ്മുടെ സംസ്കാരത്തിന്റെ രത്നച്ചുരുക്കം. ഇന്നുള്ള പതിവിതാണ്: സമരമെന്ന ആശയം വിശുദ്ധമായി കണക്കാക്കുക, സമരത്തിൻറ എണ്ണമറ്റ കെടുതികളെല്ലാം ഭടന്മാരുടെ മേൽ വച്ചുകെട്ടുക. മനുഷ്യനെ കൊന്നു പുലത്തേണ്ട ഏതെങ്കിലും മൂല്യം മനു ഷ്യനുണ്ടാക്കിയിട്ടുണ്ടെന്നു ഗണിക്കുന്നവർ ആദ്യം ചെയ്യേ ണ്ടത് കാപാലികന്മാരെ സംരക്ഷിക്കുകയാണ്. അവ ആത്മ ത്ഥമായി ഒരാദർശത്തിൽ വിശ്വസിക്കുന്നവ രാണ്. അതോടൊപ്പം തന്നെ നരബലി നിറുത്താൻ വേണ്ടി ആ വംശത്തെ മുഴുവനും കൂട്ടക്കൊല നട ത്തിയ കോട്ടസ്സിനെ നീതികരിക്കയും വേണം. ഇത്തരം തലതിരിഞ്ഞ കാട്ടാളത്തത്തിന്റെ ഫലമാണ് ചത്തും<noinclude></noinclude> 505d2tng162vomsve91pm8ldaeruhxv താൾ:1982-dhikkariyude-kathal-c-j-thomas.pdf/25 106 83930 244118 2026-07-01T11:26:50Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '23 കാണുന്നതും ഓരോ യുദ്ധത്തിനുശേഷവും സമുദായം കുറെ കൂടി വഷളായിരിക്കുകയാണെന്നാണ്. എന്നിട്ടവർ നോക്കിനിന്നും അത്ഭുതപ്പെടുന്നു. അതു യുദ്ധത്തിൻറ സ്വഭാവമാണെന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244118 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>23 കാണുന്നതും ഓരോ യുദ്ധത്തിനുശേഷവും സമുദായം കുറെ കൂടി വഷളായിരിക്കുകയാണെന്നാണ്. എന്നിട്ടവർ നോക്കിനിന്നും അത്ഭുതപ്പെടുന്നു. അതു യുദ്ധത്തിൻറ സ്വഭാവമാണെന്നും മനസ്സിലാക്കാതെ പിന്നെയും അവർ സമാധാനമുണ്ടാക്കാൻ വേണ്ടി യുദ്ധം ചെയ്യുവാൻ പുറപ്പെ ടുന്നു. ഒരിക്കൽക്കൂടി പറയട്ടെ, യുദ്ധത്തിന്റെ യഥാ സ്വഭാവ വ്യക്തമായി മനസ്സിലാക്കാത്തി ടത്തോളം കാലം യുദ്ധം അവസാനിക്കുകയില്ല. ഇന്നു അവസാനിപ്പിക്കുന്നതിനുവേണ്ടി നടത്തപ്പെടുന്ന സകല പരിശ്രമങ്ങളും പരാജയമടയും. കാരണം മേൽപ്പറഞ്ഞതുതന്നെ. നാം കൊല്ലപ്പെടുന്ന വെടി യുണ്ടയുടെ വലുപ്പം നിയന്ത്രിച്ചതുകൊണ്ടു നമുക്കെന്ത ങ്കിലും പ്രയോജനമുണ്ടെന്നും ഗണിച്ചുകൂടല്ലോ. ആറം ബോമ്പും നിരോധിച്ചതുകൊണ്ടു എന്തു ഗുണമാണുള്ളതു്? മനുഷ്യർ വ്യക്തികളായിട്ടാണ് മരിക്കുന്നത്. രണ്ടുലക്ഷം ആളുകൾ മരിക്കുന്നതും അന്യരെ സംബന്ധിച്ചിടത്തോളം ഒരു മരണത്തേക്കാൾ ഭയങ്കരമാണ്. പക്ഷേ, ആ രണ്ടു ലക്ഷത്തിലെ ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ജീവനുണ്ടു്. അവർ ഓരോരുത്തരായിട്ടോ ഒരുമിച്ചോ മരി ച്ചുവെന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രസക്ത ല്ല. മരുതരം യദ്ധനിയന്ത്രണമുണ്ട്. ചിലരുടെ അഭി പ്രായത്തിൽ സോവിയറ്റ് തോക്കുകൾകൊണ്ടും നടത്തുന്ന കൊലയെല്ലാം നല്ലതാണ്. മറ്റു ചിലർ അമേരിക്കൻ ആയുധങ്ങൾകൊണ്ടും മരിക്കാൻ ഇഷ്ടപ്പെടുന്നു. ഇക്കൂട്ടർ യുദ്ധത്തെ നിയന്ത്രിക്കുന്നില്ലെന്നു മാത്രമല്ല, ലോകത്തിലെ ഏററവും ഭയങ്കരമായ യുദ്ധപ്രചരണം നടത്തുന്നുമുണ്ട്. മനു ഷ്യനെ കൊല്ലുവാൻ ഉത്തമന്യായങ്ങൾ അന്വേഷിച്ചു നടക്കുന്നവരാണ് ഏറ്റവും ഭയങ്കര പിശാചുക്കൾ, സർവ്വ രാജ്യസംഘടനകൾ, സോഷ്യലിസം, അറോമിക ശക്തി നിരോധനം മുതലായ കുറുക്കുവഴികളിലൂടെ സമാധാന ത്തിലെത്താമെന്നും കരുതുന്നവർ, മൂഢന്മാരല്ലെങ്കിൽ വഞ്ചകന്മാരാണ്. അവരവരുടെ സ്വന്തം യുദ്ധങ്ങൾ ജയി ക്കുവാൻ വേണ്ടി ശത്രുവിനെ നിരായുധരാക്കുന്നതിനുവേണ്ടി<noinclude></noinclude> qz878m6kui7yfs2jir6y6e2ks5uh98a താൾ:1982-dhikkariyude-kathal-c-j-thomas.pdf/35 106 83931 244119 2026-07-01T11:26:53Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഫാഷിസ്റ്റ് കമ്യൂണിസം 33 ങ്ങളും ഉൾപിരിവുകളും ഉണ്ട്. വിവേകപൂർവ്വമായ യാതാരു രാഷ്ട്രീയചച്ചയിലും ജനാധിപത്യത്തെ മറന്നു സംസാരിക്കുവാൻ നിവൃത്തിയില്ലാത്തതുപോലെ,...' താൾ സൃഷ്ടിച്ചിരിക്കുന്നു 244119 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഫാഷിസ്റ്റ് കമ്യൂണിസം 33 ങ്ങളും ഉൾപിരിവുകളും ഉണ്ട്. വിവേകപൂർവ്വമായ യാതാരു രാഷ്ട്രീയചച്ചയിലും ജനാധിപത്യത്തെ മറന്നു സംസാരിക്കുവാൻ നിവൃത്തിയില്ലാത്തതുപോലെ, ഇന്നു സാമ്പത്തികനീതിയെ മറന്നുള്ള രാജ്യതന്ത്രം സാദ്ധ്യമല്ലാ തായിത്തീർന്നിരിക്കുന്നു. സോഷ്യലിസം മനുഷ്യസംസ് കാരത്തിന്റെ ഇഴകളിലൊന്നായിക്കഴിഞ്ഞു. മനുഷ്യോ ചിതമായ സാമൂഹ്യജീവിതം സാധിതപ്രായമാക്കുന്ന സഹകരണമനോഭാവം എന്ന ഉജ്ജ്വലാദർശം കൂടി മനുഷ്യ വഗ്ഗം മുതൽ കൂട്ടി. അത്രയും നന്നു. പക്ഷേ, കഥ അവിടെ അവസാനിക്കുന്നില്ല. മൃഗീയ ത്വത്തെക്കാൾ ഭയങ്കരമാണ് ദുഷിച്ചുനാറിയ ആദർശ ഞങ്ങളുടെ വിഷം, മനുഷ്യൻ കണ്ടെത്തിയ, അല്ലെങ്കിൽ നിമ്മിച്ച മറാദർശങ്ങളെപ്പോലെതന്നെ സോഷ്യ ലിസവും അധഃപതിച്ചെന്നുവരാം. സോഷ്യലിസം ഒഴിഞ്ഞുമാറേണ്ട പഴുകുഴികൾ അനവധിയാണ്. അവയി ലേററവും ആപല്ക്കരമായത് അതിനെ കുത്തകാവകാശ മാക്കുകയെന്നതാണ്. ഈ ആശയം മനുഷ്യന്റെ ദൈനംദിനാവശ്യങ്ങളിൽ നിന്നുത്ഭവിച്ചതായാലും. പ്രതിഭാശാലികളുടെ ഭാവന യിലുദിച്ചതായാലും ഇന്നതു ജനസാമാന്യത്തിന്റെ അന്തർഗ്ഗതത്തിൻറ ഒരു ഘടകമായിത്തീർന്നിട്ടുണ്ട്. അതിന്നും നിലനില്ക്കുന്നത് പണ്ഡിതന്മാരുടെ പ്രബന്ധ ങ്ങളിലോ, ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രകടന പത്രികയിലോ അല്ല; നീതി എന്ന കേവലാദർശം പുലർത്തിപ്പോരുന്ന മനുഷ്യഹൃദയത്തിലാണ്. അങ്ങനെ യുള്ള ഒരു സംസ്കാരവിശേഷത്തിനും, ഏതെങ്കിലും സംഘക്കാർ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതും നിര കമാണു. പ്രത്യേകിച്ചും ഗൂഢാലോചനാസ്വഭാവമുള്ള ഒരു രഹസ്യക്കൂട്ടകെട്ടിന്റെ ഉടമ. സോഷ്യലിസം ഒരു മുദ്രാവാക്യമോ മന്ത്രമോ അല്ല, അതുകൊണ്ടതിനും കോപ്പി റൈറ്ററുണ്ടാകാനും വയ്യാ. നമ്മുടെ നിർഭാഗ്യമെന്നു പറയട്ടെ, വസ്തുക്കൾക്കുമാത്രമല്ല, കണ്ടുപിടുത്തങ്ങൾക്കും കലാസൃഷ്ടി കൾക്കും സ്വകായസ്വത്തവകാശം നിഷേധിക്കുന്നവർ<noinclude></noinclude> 2mds7sdnoqcja718eqvma50s7bzgocl താൾ:1982-dhikkariyude-kathal-c-j-thomas.pdf/45 106 83932 244120 2026-07-01T11:26:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഫാഷിസ്റ്റ് കമ്യൂണിസം 43 സർവ്വവിജ്ഞാനവും അങ്ങനെ കൈക്കലാക്കാം. ജന്നിംഗ് സിനേക്കാൾ രാജ്യതന്ത്രം, കീൻസിനേക്കാൾ ധനശാസ്ത്രം, റസ്സലിനേക്കാളധികം തത്വശാസ്ത്രം ! എത...' താൾ സൃഷ്ടിച്ചിരിക്കുന്നു 244120 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഫാഷിസ്റ്റ് കമ്യൂണിസം 43 സർവ്വവിജ്ഞാനവും അങ്ങനെ കൈക്കലാക്കാം. ജന്നിംഗ് സിനേക്കാൾ രാജ്യതന്ത്രം, കീൻസിനേക്കാൾ ധനശാസ്ത്രം, റസ്സലിനേക്കാളധികം തത്വശാസ്ത്രം ! എത്ര എളുപ്പമായ മാറ്റം. കണ്ടമാനം ധൂർത്തടിച്ച് ദീപാളികുളിച്ച് “ദുഷിച്ചു നിയ സമുദായഘടന'യെ തെറിപറഞ്ഞു രക്തസ്നാനം ഏററുകഴിഞ്ഞ ഒരുവൻ ഞെളിഞ്ഞുനിന്നും ലോകത്തിനു ജ്ഞാനമോതുകയാണ്: റോളണ്ട് അസ്ഥിരബുദ്ധിയാണ്. ഫ്രോയിഡ് ഞരമ്പുരോഗിയാണ്, ഗാന്ധി ഒറ്റുകാരൻ ബനിയ നാണ്, കൈയിലിരിക്കുന്നതു ശാസ്ത്രമല്ല. സൂപ്പർ ശാസ്ത്രമാണ് ശാസ്ത്രങ്ങളുടെയെല്ലാം തക്കൽ ശാസ്ത്രം. അതറിഞ്ഞുകഴിഞ്ഞാൽ പിന്നെ സം ലതുമറിയാം. അറിയുവാനുള്ള മാറ്റവും വളരെ ലളിത മാണ മാനസാന്തരം മാത്രം. ഇവരുടെ ജനായത്തത്തെ നിഷേധിക്കുന്ന ഏതു രാഷ്ട്രീയവും, ലേബലൊട്ടിച്ചാലും, ഫാഷിസം തന്നെ. വിശദീ കരണം, വ്യാഖ്യാനം, ടിപ്പണി മുതലായവ ലക്ഷ്യത്തെ മൂടിക്കളയരുത്. സോവിയറ്റുയൂണിയൻ അപകടത്തിലാ വുമ്പോൾ മാർക്സിസം ജീവകാരുണ്യത്തെ ആദരിക്കും, റേഷൻ വിതരണത്തിനും പ്രസംഗിക്കും, പട്ടാളത്തിലേക്കു ആളുപിടിക്കും. ദേശീയ വിമോചനസമരവും വിപ്ലവവും നീട്ടിവെയ്ക്കും. യുദ്ധം കഴിഞ്ഞാൽ ഭാഷ്യം മാറി, ജീവ കാരുണ്യത്തെ പുച്ഛമായി. ആസിഡ് ബൾബുകൾ ശേഖ രിക്കുന്നു. അതു പരാജയപ്പെടുമ്പോൾ പിന്നെയും ഭാഷ്യം മാറും. സമാധാനപ്രസ്ഥാനമായി, വോട്ടുപിടുത്തമായി; ഇങ്ങനെ യാതൊരു സത്യദീക്ഷയുമില്ലാതെ രാഷ്ട്രീയ തോന്ന്യാസം കാണിക്കുന്നതെല്ലാം ഒരാദർശത്തിനുവേണ്ടി യാണത്രേ. എല്ലാം സോഷ്യലിസത്തിനു വേണ്ടി. പക്ഷേ, അക്കൊടിയുമേന്തി നടന്നിരുന്നവരിൽനിന്നാണ് മുസ്സോ ളിനിക്കും ഹിറ്റിനും സഖാക്കളെ കിട്ടിയതെന്നു ചരിത്രം പറയുന്നു. ഫാഷിസം മുതലാളി തത്വശാസ്ത്രമല്ല. നിരാശരായ ഇടത്തരക്കാരുടെ പ്രതികാരപ്രസ്ഥാന മാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനം പ്രത്യേകിച്ചും അതും ഇടത്തരക്കാരുടെ നേതൃത്വത്തിലായിരിക്കുമ്പോൾ<noinclude></noinclude> 6ksdobq5cmylm0aomf4s2m6btl9afgb താൾ:1982-dhikkariyude-kathal-c-j-thomas.pdf/55 106 83933 244121 2026-07-01T11:26:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സഖാവ് കത്തനാർ ദൈവങ്ങളെക്കൊണ്ടു ഉപദ്രവമില്ല. സോൾ ഏജണ്ടുമാരാണ് വിഷക്കാർ. അവയുടെ പണ്ടു മതത്തിലെ പുരോഹിതന്മാരെക്കൊണ്ടായി രുന്നു പൊറുതികേടും. ഇപ്പോൾ രാഷ്ട്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244121 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>സഖാവ് കത്തനാർ ദൈവങ്ങളെക്കൊണ്ടു ഉപദ്രവമില്ല. സോൾ ഏജണ്ടുമാരാണ് വിഷക്കാർ. അവയുടെ പണ്ടു മതത്തിലെ പുരോഹിതന്മാരെക്കൊണ്ടായി രുന്നു പൊറുതികേടും. ഇപ്പോൾ രാഷ്ട്രീയപുരോഹിത ന്മാരെക്കൊണ്ട്. എവിടെയായാലും ഇവക്കു അപ്പോ സ്തോലിക പിൻതുടച്ചയും തെറ്റില്ലാവരവും ഉണ്ട്. രണ്ടു കൂട്ടരും കുരിശുയുദ്ധങ്ങൾക്കും മനുഷ്യരെ കണ്ണടച്ചു ബലി കഴിക്കും. സകലതും കഴിയുമ്പോൾ കണ്ണുനീരോടെ ശവ സംസ്ക്കാരപ്രസംഗവും നടത്തും. രണ്ടുകൂട്ടരും ദൈവത്തെ കാണുന്നുണ്ട്. മനുഷ്യനോടാണ് വെറുപ്പും. കാണാവുന്ന മനുഷ്യനെ വെറുത്തു കാണാത്ത ദൈവത്തെ പൂജിക്കുന്ന വർഗ്ഗം ദൈവത്തെ പലപ്പോഴും ഒരു ഊന്നുവടിയായി ഉപയോഗപ്പെടുത്തും പ്രത്യേകിച്ചും ശിശുമനസ്ഥിതി ക്കാക്കും നട്ടെല്ലില്ലാത്തവക്കും. പുരോഹിതനാകട്ടെ, സിന ബാദിൻറ പിടലിക്കു കയറിയ കടൽ മനുഷ്യനെ പ്പോലെ കാലു കഴുത്തിൽ ഇടുകയും ചുമക്കുന്നവൻ തലയിൽ താളം പിടിക്കുകയും ചെയ്യും. ദൈവമില്ലെ ങ്കിലും ഈ ജന്തു ഉണ്ടായിരിക്കും. നിരീശ്വരമതങ്ങൾക്കും പുരോഹിതന്മാരുണ്ട്. വേണ്ടിവന്നാൽ, ബുദ്ധമതത്തിലെ 10 പോലെ ദൈവമില്ലെന്നു വന്നാൽ, മരിച്ചുപോയ പുരോ ഡിതനെ അവർ ദൈവമായി വാഴിക്കും. എന്നല്ല, മതം തന്നെയില്ലെങ്കിലും പുരോഹിതനുണ്ടു്, അവൻ അനശ്വര നാണ്. മത്സ്യകൂമ്മ.. എന്നു പറഞ്ഞതുപോലെ പല രൂപ ത്തിൽ പലപ്പോഴായി ഇവ യുഗാനുസാരം അവതരിക്കുന്നു. പെ തുവെ ഒരു സ്വഭാവം മാത്രമേ ഇവയ്ക്കുള്ള ഷ്യൻ വേണ്ട യാതൊരു വേലയും ചെയ്യാതെ സുഖമായി ഭക്ഷണം കഴിക്കുക; പുതിയ സകലതിനേയും എതിക്കുക; പുതിയതിനും ശക്തി ലഭിക്കുന്ന ഉടനെ പഴയ സകല<noinclude></noinclude> sh0qz7c6lowgbohcckxu6v4ayu2fw9x താൾ:1982-dhikkariyude-kathal-c-j-thomas.pdf/65 106 83934 244122 2026-07-01T11:27:01Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇടച്ചേരിയുടെ ഭാരം മേൽച്ചേരിയുടെ ചൂഷണത്തെപ്പറ്റി നിരന്തരമായ പരാതികൾ നാം കേൾക്കാറുണ്ടു്. കൃഷിക്കാരന്റെയും തൊഴിലാളിയുടെയും മിച്ച വില' തട്ടിയെടുക്കുന്ന ആള...' താൾ സൃഷ്ടിച്ചിരിക്കുന്നു 244122 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഇടച്ചേരിയുടെ ഭാരം മേൽച്ചേരിയുടെ ചൂഷണത്തെപ്പറ്റി നിരന്തരമായ പരാതികൾ നാം കേൾക്കാറുണ്ടു്. കൃഷിക്കാരന്റെയും തൊഴിലാളിയുടെയും മിച്ച വില' തട്ടിയെടുക്കുന്ന ആളാ ണല്ലോ മേൽച്ചേരി. ഈ മേച്ചേരി കീരി സമരത്തി നിടയിൽ ഒളിച്ചു കളിക്കുന്ന ഒരു വഗ്ഗമുണ്ട്. അതാണ് ഇടച്ചേരി. അവനും സമുദായത്തിന്റെ പൊതുഉത്പാദന ത്തിൽ പങ്കു പറ്റുന്നുണ്ട്. പറ്റുന്നതിനനുസരിച്ചു സമുദാ യത്തിലേക്കു സംഭാവനചെയ്യുന്നുണ്ടെന്നു പറയാനും വയ്യ. മേൽച്ചേരി അവനെയും ചൂഷണം ചെയ്യാറുണ്ടു്. കീഴ രിയാണെങ്കിൽ, മേൽച്ചേരിയോടു വീട്ടാൻ വയ്യാത്ത പക യെല്ലാം ഇടച്ചേരിയുടെ തലയ്ക്കാണു തീക്കുന്നതും. എങ്കിലും ഈ ഇടച്ചേരിക്ക് ഒട്ടും ലഘുവല്ലാത്ത ഭാരമുണ്ട്. അതു മുഴുവനും താങ്ങേണ്ടതു കീഴ്ച്ചേരിയാണ്. പലപ്പോഴും ഇടച്ചേരി മേൽച്ചേരിയുടെ വശത്തു നില്ക്കുകയും ചെയ്യും. ഇടച്ചേരിവത്തിന്റെ പെരുപ്പമനുസരിച്ചും ഒരു രാജ്യ ത്തിന്റെ പൊതുദാരിദ്ര്യം വർദ്ധിച്ചാൽത്തന്നെ അത്ഭുത പ്പെടേണ്ടതില്ല. കാര്യമിങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യഘടനയിലെ തകരാറുകൾക്കു ഇടച്ചേരിയെ ഉത്തരവാദിയാക്കുക പതിവില്ല. ചുരുക്കം ചില അ ഷകന്മാർ ഇവരെ ഇത്തിക്കണ്ണികളായി വണ്ണിച്ചിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവർ വിപ്ലവത്തിനും സഹായിക്കാതിരി ക്കുമ്പോൾ അവരെ വിപ്ലവകാരികൾ ചീത്തവിളിക്കാറു മുണ്ട്. എങ്കിലും ഈ ഇടച്ചേരിയുടെ യഥാസാമ്പത്തിക സ്വഭാവം എന്താണെന്നതിനെപ്പറ്റി സമുദായപരിഷ് ത്താക്കൾ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ടെന്നു പറയാവ തല്ല. എന്താണിങ്ങനെ വരാൻ കാരണം? പല കാരണ ങ്ങളിലൊന്നും ഈ പരിഷ്കർത്താക്കൾ പ്രായേണ ആ മിൽനിന്നു വരുന്നുവെന്നതായിരിക്കാം. കല്പിച്ചുകൂട്ടി<noinclude></noinclude> t4zz4pldizib8kxaxj36tqouocih2tz താൾ:1982-dhikkariyude-kathal-c-j-thomas.pdf/75 106 83935 244123 2026-07-01T11:27:03Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '73 ലഭിക്കുമോ എന്നാരറിഞ്ഞു. പക്ഷേ, മറെറാരു വിഭാഗത്തിനു യേശു മതിയായ മിശിഹയായിരുന്നു. അവർ അദ്ദേഹത്തെ തങ്ങളുടെ രക്ഷ കനായി അംഗീകരിക്കുന്നു. പറഞ്ഞ യഹൂദസ്വപ്നത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244123 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>73 ലഭിക്കുമോ എന്നാരറിഞ്ഞു. പക്ഷേ, മറെറാരു വിഭാഗത്തിനു യേശു മതിയായ മിശിഹയായിരുന്നു. അവർ അദ്ദേഹത്തെ തങ്ങളുടെ രക്ഷ കനായി അംഗീകരിക്കുന്നു. പറഞ്ഞ യഹൂദസ്വപ്നത്തിനു ദാർശനിക മായ അടിസ്ഥാനമുണ്ടോ, ഉണ്ടെങ്കിൽ യേശു യഥാർത്ഥ മിശിഹയാണോ, ഈവക പ്രശ്നങ്ങളൊക്കെ വേദശാസ്ത്ര പ്രശ്നങ്ങളാണ്. അതൊക്കെ ശാസ്ത്രിമാരും മഹാപുരോ ഹിതന്മാരും തീരുമാനിക്കട്ടെ. സാധാരണക്കാരനും ആലോ ഇങ്ങനെയൊരാശ രസമുള്ള വിഷയം, ചിക്കാൻ ഒരു ഒരു മനുഷ്യശിശുവിന്റെ പിറവിയിൽ അല്ലെങ്കിൽ മനുഷ്യന്റെ ജീവിതവൃത്തിയുടെ പരിണാമത്തിൽ, കലാ ശിക്കുമോ എന്നതാണ്. ഉത്തരം കിട്ടുമെന്നുറപ്പുണ്ടായിട്ടല്ല. സാമൂഹ്യമനശ്ശാസ്ത്രത്തിൽ ഇതുവരെ കയറിക്കൂടിയിട്ടി ല്ലാത്ത ഒരു സംഗതിയായതുകൊണ്ടുമാത്രം. മനുഷ്യമനസ്സിനും അത്ഭുതകരമായ ചില സിദ്ധികള ണ്ടെന്നു പലരും വിശ്വസിക്കുന്നു. മെസ്മറിസം ആ വിശ്വാ സത്തിന്റെ പ്രായോഗികപരീക്ഷണമാണല്ലൊ. വാദം മനശ്ശക്തിയുടെ ഒരു പ്രഭാവവിശേഷമാണെന്നു പക്ഷമുണ്ട്. യോഗാഭ്യാസം, തപസ്സ് മുതലായി പലതും മന സ്സി ന ആശ്രയിക്കുന്നു. മനുഷ്യശരീരത്തേക്കാൾ ഒട്ടേറെ ശക്തികൂടിയ ഒരു വസ്തുവാണ് മനസ്സ് എന്നു ആത്മീയവാദികൾ സിദ്ധാന്തിക്കുന്നു. ഇതെല്ലാം വ്യക്തി കളുടെ മനസ്സിനെപ്പറ്റി മാത്രമാണ്. ഇപ്പറയുന്നതിൽ ഒരംശമെങ്കിലും വാസ്തവമുണ്ടെങ്കിൽ അനേകലക്ഷം മനുഷ്യ രുടെ രൂഢമൂലമായ അഭിലാഷത്തിനും എന്തെങ്കിലുമൊരു ശക്തിയുണ്ടായിരിക്കണമല്ലോ. ഒരത്ഭുതശിശുവിന്റെ പിറവിയല്ല, ഒരു ദൈവത്തിന്റെ സൃഷ്ടിതന്നെ വരുത്തി കൂട്ടാൻ മാത്രം ശക്തിയുള്ളതായിരുന്നു യഹൂദവത്തി ന്റെ വിശ്വാസം.<noinclude></noinclude> rsd38xasznhbuex8v7gatyyhh21fj7f താൾ:1982-dhikkariyude-kathal-c-j-thomas.pdf/85 106 83936 244124 2026-07-01T11:27:05Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രോക്രസ്റ്റസിന്റെ കട്ടിൽ പണ്ട് പ്രോക്രസ്റ്റസ് എന്നു പേരായി ഒരു രാക്ഷസ നുണ്ടായിരുന്നു. അയാൾക്കും ഒരു കട്ടിലുണ്ടായിരുന്നു. അയാൾ വഴിപോക്കരെ പിടിച്ചുകൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244124 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രോക്രസ്റ്റസിന്റെ കട്ടിൽ പണ്ട് പ്രോക്രസ്റ്റസ് എന്നു പേരായി ഒരു രാക്ഷസ നുണ്ടായിരുന്നു. അയാൾക്കും ഒരു കട്ടിലുണ്ടായിരുന്നു. അയാൾ വഴിപോക്കരെ പിടിച്ചുകൊണ്ടുപോയി തന്റെ കട്ടിലിൽ കിടത്തും. വഴിപോക്കൻ കട്ടിലിനെക്കാൾ നീളം കുറവാണെങ്കിൽ അവനെ അയാൾ വലിച്ചുനീട്ടി കൊല്ലും. നീളം കൂടുതലാണെങ്കിൽ രണ്ടറ്റവും ഛേദിച്ചു കളയും. കട്ടിലിന്റെ നീളം കൃത്യമായിരുന്ന ഹെർക്കു ലീസ് അയാളെ കൊന്നു: എന്നു യവനപുരാണം . അങ്ങ നെ സമത്വത്തിന്റെ ആദ്യത്തെ രക്തസാക്ഷിയുണ്ടായി. സമത്വം സമത്വമെന്ന ആശയം അഥവാ ആദർശം ദാർശനിക മായി അയഥാർത്ഥമാണ്. ഓരോ മനുഷ്യവ്യക്തിയും മറ്റു ള്ളവരെപ്പോലെ പരിഗണന അർഹിക്കുന്നു എന്നാണർത്ഥ മെങ്കിൽ, ആ ലക്ഷ്യം ആദരണീയമാണു്. എന്നാൽ ഈ അർത്ഥത്തിലല്ല, സമത്വം സാധാരണയായി മനസ്സി ലാക്കപ്പെടുന്നത്. പ്രചരിപ്പിക്കപ്പെടുന്നതും. സമത്വം, തുല്യത എന്നെല്ലാം പറയുന്നതു ഏകീഭാവത്തെയോ സർവ്വതോമുഖമായ സമത്വത്തെയോ ഉദ്ദേശിച്ചായിരിക്കാ നിടയില്ലല്ലോ. വ്യവഹാരത്തിൽ അങ്ങനെയൊരത്ഥം കടന്നുകൂടിയതു രാഷ്ട്രീയപ്രചരണവൈകല്യത്തിൻറ ഫലമാണെന്നു തോന്നുന്നു. രാഷ്ട്രീയ ജനാധിപത്യമാ യാലും, സാമ്പത്തികസമത്വമായാലും, സർവ്വതോമുഖ സമത്വം കൂടാതെ നീതീകരിക്കപ്പെടാവുന്നതാണ്. ഏതു പ്രധാനമന്ത്രിയാകാനുള്ള അവകാശ മുണ്ടെന്നു പറയുന്നവരാരും ആ മിത്ഥ്യയിൽ വിശ്വസി ക്കുന്നില്ല. സമത്വമെന്നത് അന്യായമായ അധികാര<noinclude></noinclude> asceyfbzstqvf209anu4fcp8d1uhig9 താൾ:1982-dhikkariyude-kathal-c-j-thomas.pdf/95 106 83937 244125 2026-07-01T11:27:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കലയും ബഹുജനവും ശതാബ്ദങ്ങൾ കാത്തിരിക്കുക 93 തെററാകാറു രണ്ടാമതും: ഉത്തമകലയ്ക്ക് പ്രചാരമില്ലെന്നു പരാതി പറയുന്നതു പലപ്പോഴും രണ്ടാംതരം കലാകാരന്മാരാണ്. അവരുട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244125 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കലയും ബഹുജനവും ശതാബ്ദങ്ങൾ കാത്തിരിക്കുക 93 തെററാകാറു രണ്ടാമതും: ഉത്തമകലയ്ക്ക് പ്രചാരമില്ലെന്നു പരാതി പറയുന്നതു പലപ്പോഴും രണ്ടാംതരം കലാകാരന്മാരാണ്. അവരുടെ കഷായങ്ങൾ, ലോകോത്തരകൃതികളാണെന്നാ ണവരുടെ വിശ്വാസം. എങ്കിലും അവയ്ക്കു പ്രചാരവും അവർ പണവും ലഭിക്കുന്നില്ല. ആ കാടുകൂടി അവർ ബഹുജനത്തെയും വിമർശകനെയുമെല്ലാം ശകാരി ക്കുന്നു. ബഹുജനം കലാഭാസങ്ങളെ പ്രോത്സാഹിപ്പിക്കാ റുണ്ട്. വിമർശകന്മാരുടെ വിലയിരുത്തൽ മുണ്ടു്. എങ്കിലും ഇക്കൂട്ടരെയെല്ലാം അടിച്ചിറക്കിയിട്ടോ ഉയർത്തിനിർത്തിയിട്ടോ കലാസൃഷ്ടി നടത്തുക സാദ്ധ്യമല്ല. ഉത്തമകലയാണെങ്കിൽത്തന്നെ അതു ബഹുജനങ്ങളുടെമേൽ ഒട്ടിപ്പിടിക്കാൻ സമയമെടുക്കും. അഭിരുചി പണിതുണ്ടാ ക്കാവുന്നതല്ല. അതു സ്വയം വളരേണ്ടതാണ്. അതു സസ്യ ങ്ങളെപ്പോലെയാണ്. അതിനു വെള്ളമൊഴിക്കാനും വള മിടാനും നമുക്കു കഴിയും. വളച്ചയിൽ ചില വ്യതിയാന ങ്ങൾ വരുത്താനും . ഒരു സുപ്രഭാതത്തിൽ ലോകത്തിലെ അസമത്വങ്ങൾ നീങ്ങുമായിരിക്കും. പക്ഷേ, ഒരുദിവസം എല്ലാവരും ഭാരതീയശില്പകല ആസ്വദിച്ചുതുടങ്ങുമെന്നു പറഞ്ഞുകൂടാ. ടാറ്റായുടെ സകല യന്ത്രങ്ങളും മുടക്കിയാലും ഒരു ചെറിയ പനിനീർപ്പൂവുണ്ടാക്കാൻ കഴികയില്ല. രുചി വളരണം. അതിനു സമയമെടുക്കും. അതുകൊണ്ടു കലാകാരൻ ക്ഷമയോടെ കാത്തിരിക്കണം; ചിലപ്പോൾ ശതാബ്ദങ്ങൾതന്നെ, എൽഗ്രെക്കോയുടെ ചിത്രങ്ങളും ഡോണയുടെ കവിതകളും അനുവാചകര സമ്പാദിച്ചതും ശതവഷങ്ങൾക്കുശേഷമാണ്. അതു കലാ കാരൻ തൊഴിലിന്റെ വിധിയാണ്. ദ്രുതഫല സിദ്ധിയാണവന്റെ ലക്ഷ്യമെങ്കിൽ തൊഴിൽ വേറെ അന്വേഷിക്കണം. മുതലും 'ശരാശരി' സിദ്ധാന്തമാണ് മൂന്നാമത്തേത്. സാധാ രണക്കാരനെ ഉയർത്തുവാൻ വേണ്ടി കലാകാരൻ കുറെ താഴോട്ടിറങ്ങിച്ചെല്ലണ്ടേ? ഇതൊരു നല്ല നിർദ്ദേശമായി<noinclude></noinclude> rqk22cvtpr777ufpndw9hg9uytvj0f2 താൾ:1982-dhikkariyude-kathal-c-j-thomas.pdf/105 106 83938 244126 2026-07-01T11:27:10Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ത്യജിച്ച ശവത്തിന്റെ വില 103 അപകടം വരിച്ചു. ആദർശങ്ങൾക്കുവേണ്ടി യാണെന്നു നാം സമ്മതിക്കണമെന്നില്ല. അവരുടെയൊ കെ അധികാരഭ്രമം ആദർശമല്ലെങ്കിൽ. നെപ്പോളിയൻ സുഖിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244126 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ത്യജിച്ച ശവത്തിന്റെ വില 103 അപകടം വരിച്ചു. ആദർശങ്ങൾക്കുവേണ്ടി യാണെന്നു നാം സമ്മതിക്കണമെന്നില്ല. അവരുടെയൊ കെ അധികാരഭ്രമം ആദർശമല്ലെങ്കിൽ. നെപ്പോളിയൻ സുഖിക്കാൻ അദ്ദേഹത്തിനു സമയമില്ല ന്നാണ്. നെപ്പോളിയൻ രക്തസാക്ഷിയല്ലതാനും. പറഞ്ഞത് ഭക്ത ടാർസൻ ഈ പ്രശ്നത്തോടു ബന്ധപ്പെട്ട്, ഇവയിലെല്ലാം പ്രധാനമായിട്ടൊരു കാര്യമുണ്ട്. ശവം വളരെ അത്യാ വശ്യമായതുകൊണ്ടു', സാധാരണഗതിയിൽ ഒന്നുണ്ടായി ല്ലെങ്കിൽ ഒന്നുണ്ടാക്കുക എന്ന സമ്പ്രദായമാണത്. ചില ദേവതകളുണ്ട്. മനുഷ്യ ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾ ബലികഴിച്ചാൽ മാത്രം പ്രസാദിക്കുന്നവരായിട്ട്. ആഗ മെമ്നന്റെ പുത്രി ഇഫി ജനിയെ ബലികഴിക്കണമെന്നു ആമിസ് ദേവി ആവശ്യപ്പെട്ടു. യഹോവയാണെ ങ്കിൽ അബ്രഹാമിന്റെ ഏകപുത്രനായ ഇസഹാക്കിനെ കിട്ടണമെന്നു ശഠിച്ചു. ചില തത്വസംഹിതകളുമിങ്ങനെ യാണ്. ജീവിതം വൈരുദ്ധ്യാത്മകമാണ്. അതുകൊണ്ട സംഘട്ടനങ്ങൾ കൂടിയേ കഴിയൂ. എപ്പോഴെങ്കിലും മന ഷ്യൻ മടിയനായി സംഘട്ടനങ്ങളിൽനിന്നും ഒഴിഞ്ഞു നില്ക്കുകയാണെങ്കിൽ, നേതാവിന്റെ ചുമതലയാണ് സംഘട്ടനങ്ങൾ ഉണ്ടാക്കുകയെന്നതു്. അതിനിട യിൽ രണ്ടു പേർ മരിച്ചാലും നഷ്ടമില്ല. ജീവനുള്ള ഒരു ഭടനെക്കാളേറെ വിലയുള്ളതാണ് ത്യാഗമനുഷ്ഠിച്ചു മരിച്ച ഒരു ശവം, രണ്ടാമത്തേതിനെ പുണ്യവാനാക്കാം. രക്തസാക്ഷികളുണ്ടെങ്കിൽ ഒരു തത്വം സ്ഥിരീകൃതവു കുറെ മായി. ഇനി ക മറെറാന്നുകൂടിയുണ്ട്. രക്തസാക്ഷികളി ല്ലാത്ത തത്വങ്ങളെല്ലാം കളവാണ് പക്ഷേ, ഇതിലും വലിയ കഴമ്പൊന്നുമില്ല. സൂര്യൻ കിഴക്കാണുദിക്കുന്നത്. പക്ഷേ, ഈ സത്യം സ്ഥാപിക്കാൻ വേണ്ടി യാതൊരു മനുഷ്യനും പോലീസുകാരുടെ ഇടികൊണ്ടിട്ടില്ല. അതു<noinclude></noinclude> sy9x39tl05i2vxqa06dt7up6iu3djwb താൾ:1982-dhikkariyude-kathal-c-j-thomas.pdf/115 106 83939 244127 2026-07-01T11:27:12Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബൈബിൾ 113 ഭീമാകാര സംഭാവനയും നിമ്മാതാവിനു ചെയ്തു. നമുക്കു ഇത്തരത്തിലൊരു സമ്പത്തു നമുക്കുണ്ട്. എന്നു പ്രയോഗിച്ചുപോയതിൽ യഥാർത്ഥഭാരതീയർ ആരും നെറ്റി ചുളിക്കരുത...' താൾ സൃഷ്ടിച്ചിരിക്കുന്നു 244127 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ബൈബിൾ 113 ഭീമാകാര സംഭാവനയും നിമ്മാതാവിനു ചെയ്തു. നമുക്കു ഇത്തരത്തിലൊരു സമ്പത്തു നമുക്കുണ്ട്. എന്നു പ്രയോഗിച്ചുപോയതിൽ യഥാർത്ഥഭാരതീയർ ആരും നെറ്റി ചുളിക്കരുതേ. ഇതെഴുതുന്നയാളിന്റെ പൂർവ്വിക ന്മാർ ഒരു വിദേശിദൈവത്തെ സ്വാഗതം ചെയ്ത വരെയുള്ള ത്തിനു ക്കേണ്ട കായമില്ലല്ലോ. വേദങ്ങൾ മുതൽ ജാൻസിറാണി ഇതിഹാസപ്പരപ്പ്, വേണമെങ്കിൽ, വിശ്വോത്തരമാണെന്നുതന്നെ നമുക്കും അഭിമാനിക്കാം. പക്ഷേ, “മതി; ഇനി വേണ്ട' എന്നു പറയത്തക്ക ഒരു നില യിൽ നാമെത്തിയിട്ടില്ല. ഈ വിഷയത്തിൽ അങ്ങനെ യൊരു ഘട്ടം ഉണ്ടാകയുമില്ല. ചക്രവാളത്തിനപ്പുറത്തുള്ളതും ലോകം തന്നെയാണ്. പരിമിതപ്രപഞ്ചം ഗണിതശാസ്ത്ര ത്തിൽ മാത്രമേയുള്ള ) നമ്മുടെ ലോകത്തിൽ കാണാത്ത പലതും ചക്രവാളത്തിനപ്പുറം കണ്ടെന്നുവരാം. ഹരിജന ത്തിന്നു (ക്രിസ്ത്യാനിക്കല്ല, ക്ഷേത്രം തുറന്ന ഇക്കാലത്തെ വംശപരമ്പരകളെ മുഴുവനും രാജ്യഭ്രഷ്ടരാ ങ്കിലും സമുദ്രം കടന്നാലുള്ള ഭ്രഷ്ട് നമുക്കൊന്നവഗണി ക്കാം. ചരിത്രത്തിലെ അച്ചടിപ്പിഴകൾ എന്റെ വിഷയം ബൈബിളിലെ ഭാവനാപ്രപഞ്ച മാണ്. പുച്ഛത്തോടെ വർജ്ജിക്കപ്പെട്ടിരിക്കുന്ന ഒരു ലോക മാണതു്. രണ്ടായിരം വർഷമായി ക്രിസ്തുമതം നിലവി ലിരിക്കുന്ന ഒരു ഭൂവിഭാഗത്തിൽ നിന്നുകൊണ്ടാണിതു പറയേണ്ടിവന്നിരിക്കുന്നതു്. ഒരുപക്ഷേ, ഈ മതം ഇത്ര കാലം ഒരു സ്വതന്ത്രമായും സമുദായമായും നില നിന്നതുകൊണ്ടുതന്നെയായിരിക്കാം ഈ അന്യഥാത്വമുണ്ടാ തു. ഒരു സാധാരണ ഹിന്ദുവിനു പെറുവിലെ ഇങ്കാമാ നോടും മെക്സിക്കോവിലെ അസ്മെക്കുകളോടുമുള്ളതു പരി ചയം പോലും അബ്രാഹമിനോടും എസ്തേറിനോടുമില്ല. സ്വന്തം അയല്ക്കാരായ ബഹുലക്ഷങ്ങളുടെ ഇതിഹാസം<noinclude></noinclude> jwo6ohpq2jlj5p7i0r1odvhjrkozoyi താൾ:1982-dhikkariyude-kathal-c-j-thomas.pdf/16 106 83940 244128 2026-07-01T11:27:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 ധിക്കാരിയുടെ കാതൽ കൊന്നും പിടിച്ചടക്കാനുള്ള ആഹ്വാനം . ഇന്നു സമരം പാടില്ലെന്നു പറയുന്നവൻ ക്വിക്സോട്ടായി അപഹസിക്ക പ്പെടും. അത്രയ്ക്കുണ്ട് ഖഡ്ഗാരാധനയുടെ ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244128 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>14 ധിക്കാരിയുടെ കാതൽ കൊന്നും പിടിച്ചടക്കാനുള്ള ആഹ്വാനം . ഇന്നു സമരം പാടില്ലെന്നു പറയുന്നവൻ ക്വിക്സോട്ടായി അപഹസിക്ക പ്പെടും. അത്രയ്ക്കുണ്ട് ഖഡ്ഗാരാധനയുടെ ശക്തി, ചത്തും കൊന്നും പിടിച്ചടക്കുകയെന്നതും ഒരു വെറും സൈനികനിദ്ദേശമല്ല, ഒരു മതമാണ്. വാളിനും പരി യ്ക്കും പകരം ചട്ടുകവും ദോശക്കല്ലും മാത്രമായിത്തീർന്ന ഇക്കാലത്തും പഴശ്ശി രാജാവിന്റെ ആത്മഹത്യയോ ഞെളിയുന്നവരാണ് നാം. ആ രോഗം പൊട്ടിയൊഴുകുന്ന വ്രണങ്ങളാണ് നമ്മുടെ വഗ്ഗീയ ലഹളകളും, കീശയിലെ വിപ്ലവങ്ങൾ' എന്നറിയപ്പെടുന്ന ലഹളകളും. ഇതിനെ ല്ലാം ഒഴികഴിവുകളും നീതീകരണങ്ങളും കണ്ടുപിടിക്കുക യെന്നത് അല്പം വാചാലതയുള്ളവര് എളുപ്പമാണ്. വേണ്ടിവന്നാൽ ധമ്മക്ഷേത്രേ കുരുക്ഷേത്രേ ശ്രീ ഭഗവാനുവാച.... പറയുന്ന ഭാഷ എന്തായിരുന്നാലും ഇവർ ചെയ്യുന്നതും കൊലയ്ക്കു കുരവയിടുകയാണ്. അങ്ങനെ ഗീതയും മാർക്സും ക്വിക്സോട്ടും പെരുമാ ഉം ആറ്റംബോബും ആസിഡ് ബൾബും എല്ലാം കൂടി കെട്ടിമറിഞ്ഞ ഒരു നൂലാമാലയാണ് ഇന്നത്തെ സാമൂ ഹ്യമനസ്സ്. നാം ഹൈഡ്രജൻ ബോംബ് നിരോധിക്കണ മെന്നു പറയുമ്പോൾ, അതിനം അതു നമ്മുടെ രാജ്യ ത്തിടരുതെന്നു മാത്രമാണ്. വിദേശത്തും അതു പ്രയോ ഗിക്കുന്നതിനുനാമെതിരല്ല. അവർ "നൊമ്മടെ ശത്രുക്കളാ ണല്ലോ! ദീർഘകാലമായി നിലനിന്നുവരുന്ന ഒരു തെറി ന്റെ മുമ്പിൽ ശരി മാപ്പു പറയേണ്ടിവരും. യാതൊരു സമരവും നീതീകരിക്കത്തക്കതല്ല എന്നു പറയുന്നവൻ അനുഭവവും അതാണ്. പക്ഷേ, 'രാജാവ് നഗ്നനാണ് എന്നു പറയാനും ഒരു ബാലൻ വേണമല്ലോ. ആ ഭാഗം താനറിയാതെ അഭിനയിക്കുന്നയാളാണ് അധികാരി. മനുഷ്യനെ കൊല്ലുന്ന ഏർപ്പാട്, ഏതെല്ലാം വിശദീകര മൂടിപ്പൊതിഞ്ഞാലും, മനുഷ്യോചിത മല്ല എന്നാണ് അധികാരിയുടെ അനുഭവം. അനുഭവമെന്നു പറയാൻ കായമുണ്ട്. ഇതു തർക്കിച്ചു സ്ഥാപിക്കാൻ കഴി യുന്ന കാലമല്ല. മനുഷ്യർ കാട്ടാളത്തത്തിൽനിന്നുയരണ<noinclude></noinclude> adlm2hgzyee8s9kfiv60x9gsnf26svf താൾ:1982-dhikkariyude-kathal-c-j-thomas.pdf/8 106 83941 244129 2026-07-01T11:28:13Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244129 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:1982-dhikkariyude-kathal-c-j-thomas.pdf/17 106 83942 244130 2026-07-01T11:28:21Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മന്നൊരു 0 15 മോശ മെന്നു ന്യായവാദം ചെയ്യണമെങ്കിൽ കാട്ടാളത്തം ബോധം ഹൃദയത്തിലുണ്ടാകണമല്ലോ. ബോധം അനുഭവങ്ങളിൽനിന്നു മാത്രമേയുണ്ടാകൂ. അധികാരിയുടെ അനുഭവം നാടകം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244130 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>മന്നൊരു 0 15 മോശ മെന്നു ന്യായവാദം ചെയ്യണമെങ്കിൽ കാട്ടാളത്തം ബോധം ഹൃദയത്തിലുണ്ടാകണമല്ലോ. ബോധം അനുഭവങ്ങളിൽനിന്നു മാത്രമേയുണ്ടാകൂ. അധികാരിയുടെ അനുഭവം നാടകം മുഖേന നമ്മിലേയ്ക്കു പകരുന്നു. അധികാരിയിലുണ്ടാകുന്ന മാറ്റത്തിന്റെ പഠനം ഒരു കണക്കിൽ നമ്മുടെ മനസ്സി നസ്സിന്റെ തന്നെ ഒരു വിശകലനമായിരുന്നേക്കാം . അധികാരി ഒരു ശുദ്ധനാണ്. അദ്ദേഹം ചില പഴങ്കഥകളുടെ പൊങ്ങച്ചം കൊണ്ടു ജീവിക്കുകയാണ്. വലിയമ്മാവന്റെ തോക്കും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. മാനിച്ച വിക്രമന്മാർ ഒരു മാറാത്ത സ്വപ്നവുമാണ്. ഇതൊക്കെയാണെങ്കിലും അദ്ദേഹം രക്തം കണ്ടിട്ടില്ല. മൂത്തപുത്രനെ അദ്ദേഹം വീരസ്വത്തിനു പറഞ്ഞയച്ചു. ഇളയവനെ രക്ഷിച്ചാൽ കൊള്ളാമെന്നു മോഹമില്ലാഞ്ഞി ട്ടല്ല അവനെയും യുദ്ധത്തിനയയ്ക്കുന്നത്. ആരെങ്കിലും 'തടിതപ്പി എന്നു വിളിച്ചാലോ എന്നാണ് ഭയം. ഇത്തരം ഭീരുത്വംകൊണ്ടു കൊലപാതകികളായിത്തീർന്ന വരും. ഒരു തരത്തിൽ അധികാരിയും അങ്ങനെതന്നെ. 'ഒരു യോഗം കലക്കി'യുടെ ചോദ്യത്തിന്റെ മുമ്പിൽ നല്ലവനായ ആ മനുഷ്യൻ ചൂളിപ്പോയി. മകനെ അദ്ദേഹം കൊലയ്തുകൊടുക്കുന്നു. ഒരു മിത്ഥ്യാഭിമാനത്തിനുവേണ്ടി അദ്ദേഹം തറവാട് മുടിക്കുകയാണ്. കൃഷി വെറും താഴ്ന്ന തെഴിലാണെന്ന കണ്ടുപിടുത്തം! അമ്മയുടെ പുത്രസ്നേഹ അദ്ദേഹത്തിനിടിച്ചുതാഴ്ത്തണ്ടതായി വരുന്നു. ഒരു മഠയത്തരത്തെ നീതികരിക്കാൻ വേണ്ടി അദ്ദേഹം ചെയ്തുകൂട്ടുന്ന തെറ്റുകൾക്കു കണക്കില്ല. മാനിച്ച വിക്രമന്മാരുടെ പ്രേതം അദ്ദേഹത്തെ നരകത്തിലേയ്ക്കു വലിച്ചിഴയ്ക്കുകയാണ്. അദ്ദേഹം ചെയ്യുന്ന കൃത്യ ങ്ങളൊന്നുമല്ല ട്രാജഡിക്കു നിദാനം. അദ്ദേഹത്തിന്റെ ശപ്ത മായ ആദശമാണ് അദ്ദേഹത്തെ നശിപ്പിക്കുന്നത്. ശാന്ത നായ അദ്ദേഹം ക്ഷുഭിതനാകുന്ന രംഗങ്ങൾ നോക്കൂ. പുത്രന്റെ മരണത്തേക്കാളധികം അദ്ദേഹത്തെ വേദനിപ്പി ക്കുന്നത് അക്കായും ഭാമയുടെ മുമ്പിൽ വച്ചു സംസാരിക്കു<noinclude></noinclude> c9vzxq7smjf5bpylr2vdo3flqi0pzf9 താൾ:1982-dhikkariyude-kathal-c-j-thomas.pdf/9 106 83943 244131 2026-07-01T11:28:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്പൂതിരിമാരെപ്പറ്റി പ്രിയപ്പെട്ട വി. നമ്പൂതിരി, അതൊരുതരം C. O. 33 എന്നാൽ എന്താണെന്നും നിങ്ങൾക്കറിയാ മായിരിക്കുമല്ലോ. ഇല്ലെങ്കിൽ പറയാം. കരിമ്പാണ്. കരിമ്പുകൃഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244131 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നമ്പൂതിരിമാരെപ്പറ്റി പ്രിയപ്പെട്ട വി. നമ്പൂതിരി, അതൊരുതരം C. O. 33 എന്നാൽ എന്താണെന്നും നിങ്ങൾക്കറിയാ മായിരിക്കുമല്ലോ. ഇല്ലെങ്കിൽ പറയാം. കരിമ്പാണ്. കരിമ്പുകൃഷിക്കാരുടെ മുമ്പിൽ ഒരു പ്രശനം മുത്ഭവിച്ചു. ഓരോ ചെറിയ കാറ്റു വരുമ്പോഴും കരിമ്പൊ ടിഞ്ഞുവീഴും. അല്ലെങ്കിൽ അതിനെല്ലാം താങ്ങു കെട്ടണം. ഈ മുട്ടാപ്പണിയിൽനിന്നു രക്ഷപെടാൻ കരിമ്പിൻ ത ണ്ടിനു ബലം കൊടുക്കുകയേ നിവൃത്തിയുള്ളൂ. അതിനു വേണ്ടി കോയമ്പത്തൂർ കരിമ്പു ഫാമിൽ വെച്ച് കരിമ്പും ഞാങ്ങണയും കൂട്ടിച്ചേർത്ത് ഒരു പുതിതതരം കരിമ്പിനെ ജനിപ്പിച്ചു. അതാണ് C. 0 33. ഇതിനു സാധാരണ കരി ബിനുള്ളത നീരുണ്ട ഞാങ്ങണയുടെ ബലവും. ഈ പുതിയ കരിമ്പ് കാറ്റാടിയുകയില്ല. കാഠിന്യം കൂടു തലായതുകൊണ്ട് കുറുക്കൻ കടിക്കയുമില്ല. അങ്ങനെ കാരി സുകൃഷി അഭിവൃദ്ധിപ്പെട്ടു. കൃഷിയെപ്പറ്റിയല്ല ഞാൻ പറയാൻ വന്നത്. എനിക്കു മനുഷ്യരെപ്പറ്റിയാണ കൂടുതൽ പറയാനുള്ളത്. ഇടയ്ക്കു കയറി ഒന്നു പറഞ്ഞുകൊള്ളട്ടെ. എനിക്ക് നിങ്ങളുടെ സംഘത്തെപ്പറ്റി വളരെ മോശമായ അഭിപ്രാ യമാണുള്ളത്. അതിന്റെ നടത്തിപ്പിനെപ്പറ്റിയല്ല നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയില്ലെന്ന ബോധം കൊണ്ടുമല്ല. നിങ്ങൾ എന്തു ചെയ്താലും നിങ്ങളുടെ സംഘം ഉണ്ടായിയെന്നതുതന്നെയാണ് നിങ്ങളുടെ പരാ ജയം. വർഗ്ഗങ്ങൾക്കും പ്രത്യേകം സംഘടനയുണ്ടാക്കുന്ന കാലം കഴിഞ്ഞു. ഇനി സാമ്പത്തികവഗ്ഗങ്ങൾ മാത്രമേ ഉണ്ടായിരിക്കു. നിങ്ങളുടെ സംഘം നിങ്ങളുടെ വീക്ഷണ<noinclude></noinclude> m2c1wzp01ahumby912bk98vubb6431k താൾ:1982-dhikkariyude-kathal-c-j-thomas.pdf/10 106 83944 244132 2026-07-01T11:28:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8 ധിക്കാരിയുടെ കാതൽ ഗതി കുത്സിതമാക്കാനേ സഹായിക്കും. ഇതുകൊണ്ടെല്ലാം ഗുണമുണ്ടാവുന്ന ഒരു കാലമുണ്ടായിരുന്നിരിക്കാം. ഇനിയില്ല. എല്ലാ സാമൂഹ്യാചാരങ്ങൾക്കും സാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244132 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>8 ധിക്കാരിയുടെ കാതൽ ഗതി കുത്സിതമാക്കാനേ സഹായിക്കും. ഇതുകൊണ്ടെല്ലാം ഗുണമുണ്ടാവുന്ന ഒരു കാലമുണ്ടായിരുന്നിരിക്കാം. ഇനിയില്ല. എല്ലാ സാമൂഹ്യാചാരങ്ങൾക്കും സാമ്പത്തികാ ടിസ്ഥാനമുണ്ട്. അവയിലെ ഏതു മാറ്റത്തിനും സാമൂഹ്യ വ്യവസ്ഥിതി മാറാനുള്ള ഉപാധികളേ ഉതകൂ. അതിനാ യി പിന്നേയും വീയ ഘടനയിലേക്കിറങ്ങിയാൽ, അതെത്ര സദുദ്ദേശത്തോടുകൂടിയായാലും, ചെളിയിലിറ ങ്ങിനിന്നു കുളിക്കുന്നതുപോലെയേ ആകൂ. വീക്ഷണഗതി യിലാണ് മാറ്റം വരേണ്ടത്. അതു മറ്റുള്ളവരുമായി ഇട പഴകി കഴിയുന്നതുകൊണ്ടു മാത്രമേ ഉണ്ടാകൂ. അത് ഇന്നു വരെ യുവാക്കന്മാർക്കു പോലും ഉണ്ടായിട്ടില്ലെന്നു പറ യാൻ എന്നെ അനുവദിക്കുക. ഒരു അന്യനാണ് അറി യാൻ എളുപ്പം. പൂണുനൂലു വിഴുങ്ങിയാൽ പോരാ, പൊട്ടിച്ചെറിയണം . പോരെങ്കിൽ നിങ്ങളുടെ സംഘങ്ങ ളിൽ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനം അനിവാര്യമാണ്. കണ്ണടച്ചിരുട്ടാക്കലല്ല. അന്തർജ്ജന ത്തെ പിടിച്ചു പ്രകാശത്തിലേക്കിറക്കാൻ അകത്തു കടന്ന നമ്പൂതിരി കൂടി ആ ഇരുട്ടിൽത്തന്നെ കഴിയാതിരിക്കുവാ നുള്ള ഒരു ഓർമ്മിപ്പിക്കൽ മാത്രമാണ്. കരിമ്പിന്റെ കഥയാണല്ലോ പറഞ്ഞുവന്നത്. കരി മ്പിനും ഞാണങ്ങയ്ക്കും പാരമ്പ്യമായിട്ടുണ്ടായിരുന്ന കുറ വുകളെ അവ തമ്മിൽ ബന്ധിപ്പിച്ച് പരിഹരിച്ചു. വെ റും പരിചയമല്ല. ഉല്പാദനപരമായ അടുപ്പം. ഇന്നു സസ്യ ശാസ്ത്രവും നരവംശശാസ്ത്രവും വളരെ അടുത്തു നില് ക്കുന്നു. C. O. 33 പോലെയുള്ള നരവംശങ്ങൾ ലോകത്തി ലുണ്ട്. അവ പൊതുവേ കൂടുതൽ കഴിവുള്ളതുമാണ് .ഇതു വെച്ചും നമുക്കും ചിലതൊക്കെ പരിശോധിക്കാം. തെക്കോ ആയ്യന്മാർ ഇന്ത്യയിൽ രണ്ട് തിരമാലകളായിട്ടാണു വന്നതു്. രണ്ടാമതു വന്നവർ ആദ്യം വന്നവരെ ട്ടോടിച്ചു. ആ ഓടിയവരിൽ ഒരു വിഭാഗമാണു നമ്പൂതി രി ആയ്യൻ കേരളത്തിൽ വന്നതുമുതൽ ഇന്നുവരെ പ്രയോ ജനകരമായ എന്തെങ്കിലും ചെയ്തിട്ടുള്ളതായി ചരിത്രം പറയുന്നില്ല. യാതൊരു സാമ്പത്തികോല്പാദന പ്രവർത്തന<noinclude></noinclude> s8x2iy4zejfztlb31czkw67vqs0y360 താൾ:1982-dhikkariyude-kathal-c-j-thomas.pdf/18 106 83945 244133 2026-07-01T11:28:41Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 ധിക്കാരിയുടെ കാതൽ ന്നതാണ്. രണ്ടു പുത്രന്മാരുടെയും ജീവനെക്കാൾ അദ്ദേഹ ത്തിനു വില വീരസ്വർഗ്ഗമെന്ന ആശയത്തിനാണ്. ആ വ്യാമോഹം തകരുന്നതാണ് അധികാരിക്കേറ്റം ദുർവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244133 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>16 ധിക്കാരിയുടെ കാതൽ ന്നതാണ്. രണ്ടു പുത്രന്മാരുടെയും ജീവനെക്കാൾ അദ്ദേഹ ത്തിനു വില വീരസ്വർഗ്ഗമെന്ന ആശയത്തിനാണ്. ആ വ്യാമോഹം തകരുന്നതാണ് അധികാരിക്കേറ്റം ദുർവ്വഹ മായ ദുരന്തം അവസാനമായി മക്കളെക്കൊന്നു സ്വന്ത പരാജയബോധത്തിൽനിന്നു മുക്തിനേടാമെന്നു ധരിച്ച അദ്ദേഹത്തിന്നു പിന്നെയും വരാനുണ്ട് വിനകൾ. രണ്ടാമ ത്തെ പുത്രനും മരിച്ചിരുന്നെങ്കിൽ അതും സഹിക്കാമായി രുന്നു. പക്ഷേ, വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ആ മുടന്തൻ ടൈമൂർ ' അധികാരിയുടെ മരണം വരെ അദ്ദേ ഹത്തിനുനേരെ കോക്രികാട്ടുന്ന ഒരു രൂപമാണ്. ആ ഒറ്റ കാലനിൽ അധികാരിക്കുപോലും യാതൊരു വീരശ്രീയും ദശിക്കാൻ കഴിയുന്നില്ല. അധികാരിയിൽ നാം കാണുന്നതും അടിക്കടി വള രുന്ന ഒരു സ്വഭാവത്തെയല്ല. അധികാരിയുടെ വ്യക്തി ത്വം ഏതാണു സ്ഥിരമായ ഒന്നാണ്. സംഭവഗതികൾ അതിന്റെ ഓരോ വശങ്ങളിൽ വെളിച്ചം വീശുന്നു. അവ സാനമായി അദ്ദേഹം പരാജയപ്പെട്ടു തകർന്നു പോവുന്ന തേയുള്ളു. അദ്ദേഹം ഒരുറച്ച വിശ്വാസിയാണ്. ചില്ലറ പരാജയങ്ങൾ അദ്ദേഹത്തെ വിഷമിപ്പിക്കുകയില്ല. വള യാൻ കഴിയാത്ത ആ ആദർശശാലിക്കും ഒടിയാനേ കഴി യൂ. പക്ഷേ, അനുവാചകനിലുണ്ടാവുന്ന ഫലമെന്താണ്? അധികാരിയോടും അനുകമ്പയുണ്ടാകാതെ വയ്യാ. എങ്കി ലും കുറെയൊക്കെ സ്വയംകൃതാനർത്ഥമാണ് എന്നേ നമുക്കു തോന്നു. എന്തെന്നാൽ നാടകാവസാനമാകുമ്പോഴേയ്ക്കും അധികാരിയുടെ ജീവിതദർശനത്തിൽനിന്നു നാം വളരെ അകന്നു കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ലോകത്തിൽ സമരപ്രധാനമായ ഒരു ഇതി വൃത്തത്തിനും ഒരു ഫ്യൂഡൽ പാത്രം വന്നുകൂടുന്നതിലെന്തു മാത്രം ഔചിത്യമുണ്ട്? നിർഭാഗ്യവശാൽ അതാണ് നമ്മു ടെ ശാപം, സാമൂഹ്യവ്യവസ്ഥിതിയുടെ മാറ്റം കൊണ്ടു തെരുവുതെണ്ടികളായിത്തീർന്ന കുലീനന്മാരാണ് നമ്മുടെ രക്തസന്ദേശക്കാർ നമ്മുടെ ക്വിക്സോട്ടമാർ. അവക്കാണ് നിലവിലുള്ള വ്യവസ്ഥിതിയോടും അന്ധമായ വെറുപ്പും,<noinclude></noinclude> mro0b8j0yzptmy2jdzzshqm0ln9gbwy താൾ:1982-dhikkariyude-kathal-c-j-thomas.pdf/27 106 83946 244134 2026-07-01T11:28:59Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഗൊ 25 മനുഷ്യവത്തെപ്പറ്റി അങ്ങനെ എന്തെങ്കിലും തീ പറയുവാനുള്ള അവിവേകം എനിക്കില്ല. എന്നുമാത്രമല്ല, വളരുകയോ തളരുകയോ എന്ന പ്രശ്നം തന്നെ യുക്തി വിരുദ്ധമാണെന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു 244134 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഗൊ 25 മനുഷ്യവത്തെപ്പറ്റി അങ്ങനെ എന്തെങ്കിലും തീ പറയുവാനുള്ള അവിവേകം എനിക്കില്ല. എന്നുമാത്രമല്ല, വളരുകയോ തളരുകയോ എന്ന പ്രശ്നം തന്നെ യുക്തി വിരുദ്ധമാണെന്നും വരാം. അതുകൊണ്ടു്. നാളെ ഇന്നതു സംഭവിക്കും എന്നും ഇവിടെ പറയുന്നില്ല. ഇന്നതു സംഭ വിച്ചാൽ കൊള്ളാമായിരുന്നു എന്നും ആഗ്രഹിക്കുക മാത്ര അതു സംഭവിപ്പിക്കാൻ വേണ്ടി ചിലതെല്ലാം ചെയ്യാനും കഴിയും. ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക ഇവിടെ കൊടുക്കാൻ നിവൃത്തിയില്ല. യുദ്ധത്തെ മാനമായ ഒരേപ്പാടായി ഗണിക്കുന്ന സകല ചിന്തകളും മനുഷ്യവർ ത്തിൽ ന്നു മാറ്റിക്കളയാൻ വേണ്ടതു സകലതും ചെയ്യുക എന്നു മാത്രം പൊതുവിൽ പറയാം. ഇന്നു നാം വെറു ക്കുന്നതും ശത്രുവിനെയാണു്. അതിനു പകരം യുദ്ധത്തെ ത്തന്നെ വെറുക്കാൻ കഴിയണം എന്നു മാത്രം. യുദ്ധത്തെ വാഴ്ത്തുന്ന സാഹിത്യകാരന്മാരെപ്പോലും വെട്ടിക്കൊല്ലരു തെന്നാണെൻറ ഭ്രാന്താലയത്തിൽ പൂട്ടിയിട്ടാൽ മതി. അവരെ<noinclude></noinclude> 4fcsfntw16mi5ivtn8inx967poorq9p താൾ:1982-dhikkariyude-kathal-c-j-thomas.pdf/28 106 83947 244135 2026-07-01T11:29:05Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു 244135 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude> fqw8ehfk68b04sipi41r3uwamtl9bnw 244136 244135 2026-07-01T11:29:29Z Manojk 804 244136 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രാഷ്ട്രീയപ്രവർ ത്തനവും ആഭാസസാഹിത്യവും മനുഷ്യർ തെറിപറയുന്നതും എപ്പോഴാണ്? ഒരാൾക്കു മററാരാളോട് എന്തെങ്കിലും കാരണവ ശാൽ വിരോധമുണ്ട്, എന്നിരിക്കട്ടെ. ഇവരിൽ ഒരാൾ ബലം കൂടി ശക്തനും മറെറയാൾ ബലഹീനനുമാണ്. യവൻ രണ്ടാമത്തവനെ ഒന്നടിക്കുന്നു. എന്തായിരിക്കും ഫലം? അപൂർവ്വം ചിലർ തിരിച്ചടിക്കും, ഭവിഷ്യത്തു കളെ കൂട്ടാക്കാതെ. സാധാരണയായി കാണുന്ന കഥ അതല്ല. അടികൊണ്ടവൻ അപകടമേഖലയ്ക്കു പുറത്തുനിന്നുകൊണ്ടു ക ഭരണിപ്പാട്ടുകൾ പാടി സംതൃപ്തനാകും. അതെ, തുറന്ന പ്രഖ്യാപനമാണ് തെറിപറയൽ. ഈ പറഞ്ഞ കായം രാഷ്ട്രീയപ്രവർത്തനത്തെ സംബ ന്ധിച്ചിടത്തോളം പരമാമാണ്. മറെറല്ലാ കായ്യങ്ങ ളിലും രാഷ്ട്രീയകക്ഷികൾ തമ്മിൽ കലഹിക്കും; പക്ഷേ, ഇക്കായത്തിൽ അവക്കും പൊതുഐക്യമുണ്ട്. സ്ത്രീപുരുഷ ബന്ധത്തെപ്പറ്റി രാഷ്ട്രീയക്കാരുടെ ഉത്തരവിനപ്പുറം കടന്നു ഒരു സാഹിത്യകാരൻ എന്തെങ്കിലും എഴുതിപ്പോ യാൽ ഈ രാഷ്ട്രീയക്കാരെല്ലാം ഒത്തുചേർന്നു ആ വിളി ക്കുകയായി. "ആഭാസൻ! പരിശുദ്ധൻ രു ടെ നിഘണ്ടുവിലെ പദങ്ങൾ കേട്ടാൽ പൂരപ്പാ ക ർകൂടി ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യും. യാതെ രു രാഷ്ട്രീയ കക്ഷിയും ഈ അരോപണത്തിൽനിന്നൊഴിവല്ല. അവ രോരോരുത്തരും പറയും അവരുടെ എത്യ കക്ഷിക്കാരാണ പുലഭ്യക്കാർ എന്നും. പക്ഷേ, ഇവരുടെയെല്ലാം പ്രസംഗം കേൾക്കേണ്ടിവരുന്ന ഒരു സാധാരണക്കാരനു ചെവി പൊത്താതെ നിവൃത്തിയില്ല. എന്താണിതിനു കാരണം? ആദ്യം പറഞ്ഞതുതന്നെ. അശക്തിബോധം U<noinclude></noinclude> iokyckqt2lml754w5j3yb5vvp29g7wj താൾ:1982-dhikkariyude-kathal-c-j-thomas.pdf/19 106 83948 244137 2026-07-01T11:29:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചത്തും കൊന്നും ... 17 കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റി അന്ധമായ മതിപ്പും കാണാറുള്ളതു്. ഒന്നും നടന്നില്ലെങ്കിൽത്തന്നെയും അവക്കു വിശറുകുടിച്ചു മരിക്കുന്നതുപോലെ പടവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244137 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ചത്തും കൊന്നും ... 17 കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റി അന്ധമായ മതിപ്പും കാണാറുള്ളതു്. ഒന്നും നടന്നില്ലെങ്കിൽത്തന്നെയും അവക്കു വിശറുകുടിച്ചു മരിക്കുന്നതുപോലെ പടവെട്ടി മരിക്കുന്നതി ലുമുണ്ട് ഒരു സുഖം. ഈ മലനാട്ടിനു സ്വന്തമായിട്ടു വന്നു പെട്ട ഒരു കെടുതിയാണ്. തകർന്ന ഫ്യൂഡലിസത്തിന്റെ നിസ്സഹായമായ വാലുകൾക്കേ ഇത്തരം കാട്ടാളത്തം ഫിലോസഫിയായിത്തീരുകയുള്ളു. ഇന്നത്തെ ലോകത്തോ ട് കുറെയെങ്കിലും പൊരുത്തപ്പെട്ട മുതലാളിക്കും തൊഴി ലാളിക്കും ഇത്തരം വീരസാഹസികത്വത്തെ പുച്ഛമാണ്. അവക്കും ഇത്തരം 'മഹത്വ'ങ്ങളൊന്നും പറയാനില്ല. ഈ ബലഹീനതയുടെ ഒരു വകഭേദമാണ് വടക്കേ ഇൻഡ്യയി ലും മറ്റും കണ്ടത്. മുകിലസാമ്രാജ്യത്തിന്റെ മഹിമയ്ക്കും ഹൈന്ദവസംസ്കാരത്തിൻറ നിലനില്പിനും വേണ്ടി അവിടെ എത്ര ധീരസമരങ്ങളാണ് നടന്നതു്. അതിലെ രണധീരന്മാരെപ്പറ്റി ചരിത്രം പറയാത്തതെന്നു കഷ്ടമാണ്! എത്ര ച്ഛന്മാരെയും, കാഫറുമാരെയും ഉത്ത മവ് ശ്വാസത്തിനുവേണ്ടി അവർ കൊന്നു. എന്നിട്ടും നമ്മു ടെ ചരിത്രകാരന്മാർ അവരെ മറക്കുകയാണ് മതാന്ധതയ്ക്കു വേണ്ടി കൂട്ടക്കൊല ചെയ്യുന്നതു ശരിയല്ലെന്നുള്ള ബോധം നമ്മിലുണ്ടാവാൻ തുടങ്ങിയിട്ടുണ്ടെന്നു സാരം. രാഷ്ട്രീയ മായ കൊലപാതകങ്ങൾ നിഷിദ്ധമായിത്തീരാത്തതു കൊണ്ടാണ് രക്തം കൊണ്ടു ചരിത്രമെഴുതുകയും മറ്റും തുടന്നുപോരുന്നത്. ഈ രക്തത്തിന്റെ മനശ്ശാസ്ത്രത്തിൽ നിന്നും മലയാളി മുക്തിനേടുന്ന കാലത്ത്, പരാക്രമം മുഴുവൻ കാട്ടിലെ ' കരിമ്പാറയുടെ തിരിയുന്ന കാലത്ത്, മനുഷ്യൻ മനുഷ്യനായിത്തീരും. ഇന്നു പട്ടാളത്തിൽപ്പോയി വെയിലത്തു കവാത്തെടുത്തു ഗോതമ്പുതിന്നാൻ നമുക്കു മടിയില്ല. വെയിലത്തു കൃഷി ചെയ്ത കൊള്ളിക്കിഴങ്ങു തിന്നുന്നതും അവമാനകരമാണ്. ആശുപത്രിയിലെ ഡോക്ടർ കള്ളനെയും യാചകനെയും ശസ്ത്രക്രിയ ചെയ്യുമ്പോൾ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ പൊറുക്കുകയില്ല. യുദ്ധക്കളത്തിൽ ഷീൻ ഗൺ പ്രവർത്തനം നടത്തുമ്പോൾ നാം ആർത്തട്ടഹ നമുക്കുള്ള ഭടന്മാർ നേരെ<noinclude></noinclude> cpefyubn5zb64dwjeqjmhucgha7zg77 താൾ:1982-dhikkariyude-kathal-c-j-thomas.pdf/20 106 83949 244138 2026-07-01T11:29:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 സിക്കുന്നു. ധിക്കാരിയുടെ കാതൽ എങ്കിലും മനുഷ്യനിന്നും വെറും മൃഗമായിട്ടില്ല. ഒരു പട്ടാളക്കാരനോടുതന്നെ ചോദിച്ചു. വെടിവെയ്ക്കുന്ന തിന്നോളം എളുപ്പമാണോ ബയണറ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244138 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>18 സിക്കുന്നു. ധിക്കാരിയുടെ കാതൽ എങ്കിലും മനുഷ്യനിന്നും വെറും മൃഗമായിട്ടില്ല. ഒരു പട്ടാളക്കാരനോടുതന്നെ ചോദിച്ചു. വെടിവെയ്ക്കുന്ന തിന്നോളം എളുപ്പമാണോ ബയണറ്റുകൊണ്ടു കുത്തുന്നതെ ന്നും നാം കാട്ടാളത്തത്തെ പിന്നിട്ടു വഴി വളരെയധികം പോന്നിരിക്കുന്നു. ഇടയ്ക്കിടയ്ക്ക്, ആനയ്ക്കു മദം പൊട്ടുമ്പോലെ, അതു തിളച്ചുവരാറുണ്ടെന്നു മാത്രമേയുള്ളു. അത്തരം സന്ദർഭങ്ങളിൽ, മായാത്ത ഒരു ദർശനമായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടട്ടെ, ശുദ്ധനും ധീരനുമായ ആ അധികാരി.<noinclude></noinclude> 7d1kfjx3i942o0282n2qztdwcsgfu0v താൾ:1982-dhikkariyude-kathal-c-j-thomas.pdf/26 106 83950 244139 2026-07-01T11:29:47Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '24 ധിക്കാരിയുടെ കാതൽ സമാ പ്രവർത്തനം യുള്ള പ്രചരണം മാത്രമാണ് അവരുടെയൊക്കെ ധാനപ്രസ്ഥാനം. രാഷ്ട്രീയശക്തികളുടെ കൊണ്ട് സമാധാനം ഉണ്ടാവുകയെന്നതും അസാധ്യ മാണ്. സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244139 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>24 ധിക്കാരിയുടെ കാതൽ സമാ പ്രവർത്തനം യുള്ള പ്രചരണം മാത്രമാണ് അവരുടെയൊക്കെ ധാനപ്രസ്ഥാനം. രാഷ്ട്രീയശക്തികളുടെ കൊണ്ട് സമാധാനം ഉണ്ടാവുകയെന്നതും അസാധ്യ മാണ്. സാധാരണ മനുഷ്യൻ കൂലിക്കു കൊല്ലാൻ തയ്യാറാ വുന്നിടത്തോളം കാലം അവരെ വാടകയെടുക്കാൻ അധി കാര ദുർമ്മോഹികളുണ്ടായിരിക്കും. സകല രാഷ്ട്രീയവിഷ ത്തിന്റേയും അടിസ്ഥാനമായ, അധികാരപ്രമത്തതയെ പ്പറ്റി മറെറാരവസരത്തിൽ മനുഷ്യവർഗ്ഗം പറയാമെന്നു വിചാരി തൊഴിലല്ലാതായിത്തീരണമെങ്കിൽ ഒരു മാനസികപരിവർത്തനം അനുഭവി ക്കണം. അതിനും കാലം കുറെ കഴിയേണ്ടിവരും പക്ഷേ, അതുവരെ കാക്കുകയല്ലാതെ ഗത്യന്തരമില്ല. S U എങ്കിലും ആ കാലം മനുഷ്യപ്രയത്നം കൊണ്ടു അടുത്തുകൊണ്ടു വരാൻ കഴിയുമെന്നു തോന്നുന്നു. ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ, ചിന്തകന്മാർ എന്നിവരുടെ മേലാണു് ഈ ഭാരിച്ച ചുമതല വീഴുന്നതു്. ഇക്കുട്ടരിൽ ഭൂരിപക്ഷവും ഇന്നും വാടകവണ്ടികളാണെന്ന കായം ഞാൻ മറന്നിട്ടില്ല. അവരിൽനിന്നും ഇടയ്ക്കിടയ്ക്ക റോൾസ്റ്റോയിമാരും, ഷാമാരും ഉണ്ടാകാറുണ്ട്; യുദ്ധത്തെ വെറുത്ത ഒരൊറ്റ രാഷ്ട്രീയനേതാവു പോലും ലോകചരിത്ര ത്തിലുണ്ടായിട്ടുമില്ല. ആ തൊഴിലിന്റെ നൈറ്റിക സ്വഭാവം തന്നെ യുദ്ധത്തിനു പ്രേരകമാണ്. വിഷവായ ഉണ്ടാക്കി ഭരണകൂടങ്ങൾക്കും വില്ക്കുന്ന ശാസ്ത്രജ്ഞന്മാർ ഇനിയും ഉണ്ടായിരിക്കും. സമരഗാനങ്ങൾ എഴുതുന്ന കവികളും ഉണ്ടാകും . പക്ഷേ, മനുഷ്യവഗ്ഗത്തിന്റെ വളച്ച അവക്കെതിരായിട്ടായിരിക്കുമെന്നും നമുക്കാശിക്കാം. നാളെ അനേകമനേകം കെർവാൻറീസുമാർ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം . യുദ്ധമെന്നതു പൊതുസ്ഥലങ്ങളിൽ വെച്ചും ഉച്ചരിക്കാൻ കൊള്ളാത്ത ഒരു പദമായിത്തീരട്ടെ. ഇതെല്ലാം സംഭവിക്കുമെന്നു യാതൊരുറപ്പും തരാൻ ഞാൻ തയ്യാറില്ല. മനുഷ്യൻ വളരുകയാണോ നശിക്കുകയാണോ എന്ന പ്രശ്നത്തിനു ഉത്തരം പറയാൻ എനിക്കും കഴിവില്ല. പെനിസിലിനും ആറാം ബോസും ഒരുമിച്ചുണ്ടാക്കിയ<noinclude></noinclude> ijrnpr7m0n7ohh7qb6flsgcbhebx6nm താൾ:1982-dhikkariyude-kathal-c-j-thomas.pdf/29 106 83951 244140 2026-07-01T11:29:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 27 അഥവാ പരാജയബോധം, ഒരു രാഷ്ട്രീയപ്രവർത്തകനും ശരിയായ ഉത്തരം കൊടുക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ട്. അങ്ങനെയുള്ള സന്ദർഭങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244140 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും 27 അഥവാ പരാജയബോധം, ഒരു രാഷ്ട്രീയപ്രവർത്തകനും ശരിയായ ഉത്തരം കൊടുക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക എന്നാണല്ലോ പ്രമാണം. സന്ദർഭങ്ങളും ഉണ്ടാകും. സ്ഥിരപ്രതിഷ്ഠ ലഭിച്ച ഒരു രാഷ്ട്രീയാശയത്തെ മറെറാര ചോദ്യം ചെയ്യുന്നു വെന്നിരിക്കട്ടെ. . വിമർശനത്തിനു ഒന്നാമത്തെ യാൾക്ക് മറുപടിയില്ലെങ്കിൽ അയാൾ തെറിപറയാൻ ഇക്കാലത്തിൽ വിമർശകനും യോഗ്യനല്ല. (BIC COCO തെറിപറയുന്ന ഒരു സന്ദർഭം, വിമർശനം ഫലിക്കുന്നില്ല എന്നു ബോധമുണ്ടാവുമ്പോഴാ “വാദം മുട്ടിയാൽ എത്ര വക്കീലിനെ ചീത്ത പറയുക' എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്. രാഷ്ട്രീയത്തിൽ മാത്രമാണീ സമ്പ്രദായം എന്നെ നിക്കഭിപ്രായമില്ല. ഇന്നത്തെ വിവാഹനിയമങ്ങളെ ഒരാൾ ചോദ്യം ചെയ്താൽ നാമെന്താണു പറയുന്നതു ? അയാൾ മഹാ കീചകനായതുകൊണ്ടാണ് അങ്ങനെയൊര ഭിപ്രായം പറഞ്ഞതെന്നു. നിരീശ്വരവാദികളെപ്പറ്റി സാധാരണയുള്ള ഒരാരോപണം, അവ ദമ്മാമി കളായി ജീവിക്കാൻ വേണ്ടിയാണ് നാസ്തികത്വത്തിൽ വിശ്വസിക്കുന്നതെന്നാണു. സാഹിത്യത്തിലെ കഥ പറയാനുമില്ല. അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറ കളിലും പുലഭ്യം പരാജയപ്പെട്ടവൻ ആയുധമാണ്. ഇവിടെ തല്ക്കാലം രാഷ്ട്രീയരംഗത്തെ മാത്രമേ എടുക്കുന്നു ള്ള വെന്നുമാത്രം . തിരുവിതാംകൂറിൽ പോലീസും ജനങ്ങളുമായി ഉണ്ടായ ഒരു സംഘട്ടനത്തെപ്പറ്റി ഒരു നേതാവും പ്രസംഗിച്ചത്, ആ സ്ഥലത്തു ബലാൽസംഗം ചെയ്യ പ്പെട്ടവരുടെ സ്ഥാനത്തും താനായിരുന്നെങ്കിൽ പോലീസ 6 കാരുടെ കടിച്ചുപറിച്ചുകളയുമായിരുന്നു വെന്നാണ്. ആ പ്രസംഗം കേട്ടിരുന്നവരിൽ ഭൂരി പക്ഷവും കൈയടിച്ചു. പക്ഷേ, ചില നേതാക്കന്മാർ പറഞ്ഞു: അപ്പറഞ്ഞതു തെറിയാണെന്നു . ഒരു വർഷത്ത ന<noinclude></noinclude> 9tj77o1d6pld89zef7g04jbt98mi9ll താൾ:1982-dhikkariyude-kathal-c-j-thomas.pdf/30 106 83952 244141 2026-07-01T11:30:04Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 ശേഷം ധിക്കാരിയുടെ കാതൽ മാറി നേതാവുതന്നെ (കക്ഷിയൊന്നു പ്രസംഗിച്ചു. ആ സംഘട്ടനം നടന്ന സ്ഥലത്തു സ്ഥാനാ ത്ഥിയായി നിന്ന സ്ത്രീ 'ദേശീയ'മാക്കപ്പെട്ടിരിക്കുകയാ ണെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244141 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>28 ശേഷം ധിക്കാരിയുടെ കാതൽ മാറി നേതാവുതന്നെ (കക്ഷിയൊന്നു പ്രസംഗിച്ചു. ആ സംഘട്ടനം നടന്ന സ്ഥലത്തു സ്ഥാനാ ത്ഥിയായി നിന്ന സ്ത്രീ 'ദേശീയ'മാക്കപ്പെട്ടിരിക്കുകയാ ണെന്നും. ഒരു വർഷം മുമ്പ് തെറിയെന്നു വിമർശിച്ചവർ കൈയടിച്ചു. കൈയടിച്ചവർ പറഞ്ഞു. “അയാൾ കള്ള കുടിച്ചു തെറി പറയുകയാണു, എത കക്ഷിയുടെ തെറി ഇരുകൂട്ടരും മനസ്സിലാക്കി. സ്വന്തം തെറി കണ്ടുമില്ല. ഈ പ്രസ്ഥാനത്തിന്റെ പാരന്വയം വളരെ പഴയ താണ്. മുസ്ലിം ആക്രമണമുണ്ടായപ്പോൾ ഇന്ത്യയിലെ ഹിന്ദുരാജാക്കന്മാർ അവരെ അച്ഛന്മാരെന്നും വിളിച്ചു തൃപ്തിയടഞ്ഞു. ആഭ്യന്തരകലഹങ്ങളും ജീവിക്കാൻ കൊള്ള കില്ലാത്ത ഒരു ജീവിതവീക്ഷണവും കൊണ്ട് സ്വന്തം നാടിനെ പരാജയപ്പെടുത്തി. ശത്രു അജയ്യനാ അവർ ണെന്ന ബോധം വന്നപ്പോൾ തെറിയെ ആശ്രയിക്കുക യാണ് ചെയ്തത്. ഇംഗ്ലീഷുകാർ വന്നപ്പോഴും ഇതുതന്നെ യുണ്ടായി. ആയുധവും ചുണയുമില്ലാതെ, അവരെ വെള്ള രണ്ടെന്നും വെള്ളപ്പട്ടിയെന്നും വിളിച്ചു തൃപ്തിപ്പെടുക യായിരുന്നു പതിവ്. ഈ ചിന്താഗതി സ്വാതന്ത്ര്യസമര ത്തെ സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഒരുവനു ശക്തി മായ പ്രതിഷേധമുണ്ടാകാം. കോപം കൊണ്ടു നിഷ്ക രുണം എന്തെങ്കിലും പ്രവർത്തിച്ചുവെന്നും വരാം, ഭഗത് സിംഗിനെപ്പോലെ. പക്ഷേ, പട്ടിയെന്നും കുരങ്ങെന്നും വിളിക്കുന്നതുകൊണ്ട് സ്വന്തം സംസ്ക്കാരശൂന്യതയെ മാത്രമല്ല ബലഹീനതയെയുമാണ് കാണിക്കുന്നതു്. നാട്ടുരാജ്യസ്വാതന്ത്ര്യസമരങ്ങളിലും ഇതുതന്നെ കാണുവാ നിടയായിട്ടുണ്ട്. ഒരു പ്രജാപരിഷത്തും ദിവാനുമായിട്ടാ ണല്ലൊ സംഘട്ടനം. ആയുധമേന്തിയോ അല്ലാതെയോ ഒരു വിപ്ലവം നടത്തുന്നതിനു പകരം എന്താണ് പലയിട ങ്ങളിലും ഉണ്ടായത്. പഠിച്ചുവെച്ചിട്ടുള്ള വൃത്തികെട്ട വാക്കുകളെല്ലാം ദിവാൻ തലയ്ക്കെറിയുക. കോഴി കോട്ടും രണ്ടു പത്രങ്ങൾ തമ്മിൽ പരസ്പരം പുലഭ്യം പറഞ്ഞുകൊണ്ടിരുന്ന കാലത്തും ഇരുകൂട്ടരുടേയും ആരോ പണം ഒന്നുതന്നെയായിരുന്നു. മറ്റവൻ തെറിയനാ<noinclude></noinclude> 2cngtqtfvayo6lznc04tacee7nqj95c താൾ:1982-dhikkariyude-kathal-c-j-thomas.pdf/36 106 83953 244142 2026-07-01T11:30:40Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '34 ധിക്കാരിയുടെ കാതൽ തന്നെയാണ്, ആ നിഷേധിക്കലിനും കുത്തക അവകാശ പ്പെടുന്നതും അതിർത്തി വേലി കെട്ടുന്നതും. ഭൗതിക സമ്പത്തിനു കുത്തകക്കാരും വിതരണാവകാശികളും ഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244142 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>34 ധിക്കാരിയുടെ കാതൽ തന്നെയാണ്, ആ നിഷേധിക്കലിനും കുത്തക അവകാശ പ്പെടുന്നതും അതിർത്തി വേലി കെട്ടുന്നതും. ഭൗതിക സമ്പത്തിനു കുത്തകക്കാരും വിതരണാവകാശികളും ഉണ്ടായിക്കൂടങ്കിൽ വിശ്വവ്യാപകമായ ആദർശ ങ്ങൾക്കു അതെങ്ങനെ സാദ്ധ്യമാകും? ആദ്യത്തെ മൂന്നു നൂററാണ്ടുകളിലെ ക്രൈസ്തവാദർശവും ഇന്നത്തെ കത്തോ ലിക്കാസഭയും താരതമ്യപ്പെടുത്തി പഠിച്ചിട്ടുള്ളവ ആദർശകുത്തകയുടെ ഭവിഷ്യത്തും മനസ്സിലാകും. മനുഷ്യ മനസ്സി നിന്റെ വ്യാപ്തിയും വാസനയുമനുസരിച്ചും വികസി ക്കുകയും പ്രായോഗികമാക്കുകയും ചെയ്യേണ്ടവയാണ് ആദ ശങ്ങൾ. അവയ്ക്കു അതിർവരമ്പുകൾ കെട്ടി കടിഞ്ഞാണിട്ടു കുരങ്ങാട്ടം കളിപ്പിക്കുന്നതും ആദർശത്തിന്റെ മൂടുപടമിട്ട മുതലെടുക്കുന്ന വിദ്യയാണ്. ഒരാദർശത്തിന്റെ വ്യാപ്തി മുഴുവനും തന്റെ ഉള്ളം കയ്യിൽ ഒതുങ്ങുന്നു എന്നു വ്യാമോഹി ക്കുന്ന മൂഢൻ മാത്രമാണു ജനതയ്ക്കും കാലത്തിനും റെയിൽ പ്പാളമിടുന്നതു്. സോഷ്യലിസത്തിന്റെ വിതരണാവകാശത്തില തക്കം ഒന്നും രണ്ടും മൂന്നും നാലും ഇൻറർനാഷനലുകൾ തമ്മിലാണ് നടന്നത്. ഇവയിൽ സത്യസഭ ഏതാണെന്ന തക്കം അനേകലക്ഷം രക്തസാക്ഷികളെ ഉണ്ടാക്കി യിട്ടുണ്ട്. യഥാർത്ഥ ബൈബിൾ ഏതാണെന്നും, വിശുദ്ധ മാർക്സിന്റെ പ്രവചനങ്ങളുടെ കൃത്യമായ വ്യാഖ്യാനം ഏതാണെന്നും, ഏതു നായഴിക്കാരാണ് കൈവെച്ചുള്ള വരെന്നും. ഇന്നും വാദവിഷയമാണ്. അക്കായും ഒരു കാലത്തും തീരുമാനിക്കപ്പെടുകയുമില്ല. ഒരു പരീക്ഷണ ഒന്നാമത്തെ ഇൻറർനാഷനൽ മായിട്ടെ എല്ലാവരും ഗണിക്കുന്നുള്ളൂ. തൊഴിലാളിപ്രസ്ഥാ നത്തിലെ സാർവ്വലൗകിക സമിതികളുടെ വേരും ഇവി ടെയാണ്. എങ്കിലും സ്നാപകയോഹന്നാൻ ഗർജ്ജന ത്തെക്കാൾ ആ പ്രസ്ഥാനത്തിനു ഗുരുത്വമില്ല. തുടർന്നു വന്ന എല്ലാവരും അതിനെ ഉല്പത്തിയായി ഗണിക്കുന്നതു കൊണ്ടുള്ള പ്രാധാന്യമേ അതിനുള്ള. രണ്ടാമത്തെ ഇൻറർ നാഷനൽ ഇന്നില്ല, ഈ നാട്ടിൽ അറിയപ്പെടുന്നില്ല.<noinclude></noinclude> mjuusxxf328q27vy9ngmje3uo16h9dn താൾ:1982-dhikkariyude-kathal-c-j-thomas.pdf/37 106 83954 244143 2026-07-01T11:30:51Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഫാഷിസ്റ്റ് കമ്യൂണിസം 35 എങ്കിലും അതിന്റെ പാരമ്പയും വളരെ പ്രചാരമുള ഒന്നാണ്. നോർവേയിലും, സ്വീഡനിലും, ഇംഗ്ലണ്ടിലും, ഫ്രാൻസിലും മറ്റനേകം രാജ്യങ്ങളിലും രണ്ടാം ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244143 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഫാഷിസ്റ്റ് കമ്യൂണിസം 35 എങ്കിലും അതിന്റെ പാരമ്പയും വളരെ പ്രചാരമുള ഒന്നാണ്. നോർവേയിലും, സ്വീഡനിലും, ഇംഗ്ലണ്ടിലും, ഫ്രാൻസിലും മറ്റനേകം രാജ്യങ്ങളിലും രണ്ടാം ഇൻറർ നാഷനലിൻറ പ്രചോദനം പ്രയോഗികഫലങ്ങളെ ഉളവാക്കുന്നുണ്ട്. അമേരിക്കയിലെ ന്യൂഡിലും, ബ യിലെ പരിഷ്കാരങ്ങളും ഇന്ത്യയിലെ നികുതിസമ്പ്രദായ വുമെല്ലാം അങ്ങനെയുണ്ടായതാണ്. കുറെയധികം ജന ങ്ങളെ ഒരുമിച്ചുചേർത്തു ഭീകരമായ യുദ്ധമുണ്ടാക്കി ലോക ത്തെ ഭീഷണിപ്പെടുത്താത്തതുകൊണ്ട് ഈ പ്രസ്ഥാനത്തെ ആരും ഓമ്മിക്കുന്നില്ല. കമ്യൂണിസ്റുകാരുടെ എതി പൊഴിച്ചു അതിനു അംഗീകാരമൊന്നും ഇല്ല എന്നുതന്നെ പറയാം. ഉള്ളത പറഞ്ഞാൽ സാമൂഹ്യനീതിയെന്ന ആദർശം (ഗവണ്മെൻറ് നയമല്ല. പരത്തിയതും പരത്തു അവരാണു. സാധാരണക്കാരനു "ഭയത്തോടും വിറയലോടും അവ നോക്കുവാനുള്ള ഒരു ഗംഭീര സൗധം അവർ പണിതിട്ടില്ലാത്തതുകൊണ്ട്; അവരുടെ സിദ്ധി കൾ ഗൗനിക്കപ്പെട്ടിട്ടില്ലെന്നു വന്നേക്കാം. അവരുടെ പരി പാടികൾ ഒന്നും നൂറുശതമാനമല്ല. അവയിപ്പോഴും ഭാഗികം മാത്രമാണ്. അവർ പരാജയപ്പെടാറുമുണ്ട്. പക്ഷേ, അവർ ആ വക പരാജയങ്ങളെ മൂടിവെയ്ക്കുവാൻ ശ്രമിക്കാറില്ല. അതിനുത്തരവാദിത്വമേൽക്കാൻ കരുതിയാ ടുകളെ കണ്ടുപിടിക്കാറുമില്ല. ഉറച്ച ഒരു മതമായി അവർ സോഷ്യലിസത്തെ കെട്ടിപ്പടുത്തില്ല. അതൊരു കുറവായി ഗണിക്കുന്നവർക്കും അവരുടെ പ്രസ്ഥാനത്തെ അംഗീകരി ക്കാൻ വയ്യ. പക്ഷേ, അതുകൊണ്ടവർ ആ ലക്ഷ്യത്തിൽ നിന്നു പോയി എന്നു ഗണിക്കേണ്ടതില്ല. അവർ മനുഷ്യരെ മാറിത്തീർക്കാൻ ശ്രമിക്കുകയാണ്, യന്ത്രങ്ങളാക്കി യിട്ടല്ല. അവരുടെ പരാജയം മൂന്നാം ഇൻറർനാഷനലി ന്റെ സമ്പാദ്യങ്ങളോട് തട്ടിച്ചു നോക്കേണ്ടതാണ്. കുറെ യൊക്കെ സാധിക്കുകയും അതിലേറെ പെരുമ്പറയടിക്കു ചെയ്ത മൂന്നാം ഇൻറർനാഷനൽ മനുഷ്യവർഗ്ഗ ത്തിനു കൊടുത്ത സംഭാവന സ്നേഹപൂർണമായ ഒരാഭശത്തെ മാരകമായ ഗൂഢതന്ത്രമാക്കിത്തിക്കുക എന്നതായിരുന്നു.<noinclude></noinclude> kbqw88x8ak029h0ljjrdrkcx5cmxibf താൾ:1982-dhikkariyude-kathal-c-j-thomas.pdf/38 106 83955 244144 2026-07-01T11:31:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '36 ധിക്കാരിയുടെ കാതൽ മൂന്നാം ഇന്റർനാഷനൽ റഷ്യൻ രാഷ്ട്രത്തിന്റെ സൃഷ്ടി യാണ്. അതോടുകൂടി സോഷ്യലിസ്റ്റ് തത്വസംഹിതയെ വ്യാഖ്യാനിക്കാനുള്ള അവകാശം ലോകത്തിലെ അന ളി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244144 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>36 ധിക്കാരിയുടെ കാതൽ മൂന്നാം ഇന്റർനാഷനൽ റഷ്യൻ രാഷ്ട്രത്തിന്റെ സൃഷ്ടി യാണ്. അതോടുകൂടി സോഷ്യലിസ്റ്റ് തത്വസംഹിതയെ വ്യാഖ്യാനിക്കാനുള്ള അവകാശം ലോകത്തിലെ അന ളിലെ വേണ്ടി ദ്യോഗിക ചിന്തകന്മാരുടെ കൈയിൽനിന്നും ഒരു രാഷ്ട്രം ഏറെറടുത്തു. അവിടത്തെ വിദേശവകുപ്പും ആഭ്യന്തര വകുപ്പും അതു പങ്കിട്ടനുഭവിച്ചു. ഒരു രാജ്യത്തിന്റെ (അതു സോഷ്യലിസ്റ്റായാലും അല്ലെങ്കിലും) അന്തർദ്ദേശീയനയ ങ്ങൾ എപ്പോഴും വിപ്ലവതത്വത്തിനും യോജിച്ചിരി ക്കയില്ല. ഹിറ്റ്ലറും റഷ്യയുമായുള്ള സഖ്യം തത്വദൃഷ്ട്യാ നിഷിദ്ധമാണ്. പക്ഷേ, റഷ്യയുടെ രാഷ്ടീയാവശ്യ മായിരുന്നു; അതു നടക്കുകയും ചെയ്തു. എന്നുവെച്ചാൽ രാജ്യതാല്പങ്ങളും തത്വസംഹിതയും തമ്മിൽ വൈരുദ്ധ്യം വരുമ്പോഴൊക്കെ ആദ്യം പറഞ്ഞതിനു മുൻഗണന നൽകേ ണ്ടിവരുമെന്ന് . അതേകാരണം കൊണ്ടുതന്നെയാണ് മൂന്നാം ഇൻറർനാഷനൽ പിരിച്ചുവിട്ടതും മറ്റു രാജ്യങ്ങ വിപ്ലവപ്രവർത്തനമെല്ലാം റഷ്യയുടെ രക്ഷയ്ക്കു നിറുത്തിവെയ്ക്കേണ്ടതാണെന്നു വന്നാൽപ്പോലും ഇൻറർനാഷനൽ പിരിച്ചുവിടാൻ സ്റ്റാലിന്നധികാരമുണ്ടാ യിരുന്നില്ല. അതുകൊണ്ട് അതിനും ഒരു താത്വിതമൂട പടം കൊടുത്തു. അതാണ് റൊഹാൻ തത്വസംഹിത അഥവാ സഹവർത്തിത്വം. ഈ വിശദീകരണത്തെ നീതി കരിച്ച അതേ ശാസ്ത്രം തന്നെയാണ് അതിനെ തെറ തള്ളി രണദിവെ പ്രസ്ഥാനം ആരംഭിച്ചത്. അതിനു അനുഗ്രഹം കൊടുത്ത കോമിൻ ഫോം (അഞ്ചാം ഇൻറർനാ ഷനൽ എന്നു വിളിക്കാം. നിലവിൽ വന്നതും അതേ ശാസ്ത്രം സ്ത്രം (മാർക്സിന്റേതല്ല റഷ്യൻ വിദേശശാസ്ത്രം) അനുസ രിച്ചാണ്. അങ്ങനെ തെറ്റ് രണ്ടാം പ്രാവശ്യവും തിരുത്തി. തിരുത്തിയതിനെ മധുരയിൽ വച്ചും ഒന്നു കൂടി തിരുത്തി പാർലിമെൻറി ഡെമോക്രസി അംഗീകരിക്കുക എന്ന പതനത്തിലെത്തി. ഈ ഓരോ തെറ്റിനും തിരുത്തലിനും അനേകർ ബലിയായി. ഒരു ശതാബ്ദം മുമ്പ് ആരോ എഴുതിയ വാചകത്തിന്റെ വ്യാഖ്യാനത്തെപ്പറ്റിയുള്ള രക്തപ്പുഴകളിലവസാനിക്കുന്നെങ്കിൽ<noinclude></noinclude> 91paw8qewjzfd8gz4g8l8cirfo74m8y താൾ:1982-dhikkariyude-kathal-c-j-thomas.pdf/39 106 83956 244145 2026-07-01T11:31:10Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഫാഷിസ്റ്റ് കമ്യൂണിസം 37 ആദർശങ്ങൾ അക്കൂട്ടത്തിലൊഴുകിപ്പോകാതിരിക്കയില്ല. അല്ലെങ്കിൽ സ്പാനിഷ് ഇൻക്വിസിഷനാണ് ക്രിസ്തു വിൻറെ യഥാർത്ഥ അവകാശി എന്നു വരും. സംഘടന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244145 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഫാഷിസ്റ്റ് കമ്യൂണിസം 37 ആദർശങ്ങൾ അക്കൂട്ടത്തിലൊഴുകിപ്പോകാതിരിക്കയില്ല. അല്ലെങ്കിൽ സ്പാനിഷ് ഇൻക്വിസിഷനാണ് ക്രിസ്തു വിൻറെ യഥാർത്ഥ അവകാശി എന്നു വരും. സംഘടന യോ സംരക്ഷണമോ ആവശ്യമില്ലാത്ത തരത്തിൽ വിശാ ലമായി തീർന്ന ഒരാശയത്തെ ഗൂഢാലോചനയാക്കി തീർത്തതാണവരുടെ തൊ”. റോമയും അന്ത്യോഖ്യയും കുസ്തന്തീനോപോലീസുമെല്ലാം നടത്തിയ വടംവലിയുടെ പ്രതിദ്ധ്വനികളാണ് മോസ്കോ വിചാരണകളും, മാവോയുടെ മുടക്കും, യൂഗോസ്ലോവിയൻ വേദവിപരീത ഹാവായ ദ്വീപിൽ മയ്യാദക്കാരനായി ജീവിക്കുന്ന ഒരു കാപ്പിരിക്കും മോക്ഷം ലഭിക്കണമെങ്കിൽ റോമയിൽ നിന്നും ഏച്ചുകെട്ടി, ഏച്ചുകെട്ടി അവിടെയെത്തിയ ഒരു പുരോഹിതശനം കൂടിയേ തീരൂ എന്നു വന്നാൽ കയ്യാഫാസ് ജയിച്ചു. ഇന്ത്യയിലെ പഞ്ചവത്സരപദ്ധതി കൾ അംഗീകൃതമാവണം മങ്കിൽ മോസ്കോയുടെ ഇമ്പി മാത്തൂർ വേണമെന്നു വന്നാൽ, സംഘടിത സോഷ്യലിസം ഒരാദർശമല്ലാതായിത്തീർന്നിരിക്കുന്നുവെന്നാണു തെളി യുന്നതു്. ഇതാണ് മൂന്നാം ഇന്റർനാഷനലിൻറ വിജയം സോഷ്യലിസത്തെ യുദ്ധപ്രചരണത്തിനുള്ള മുദ്രാവാക്യമായും നാട്ടുകാരെ വഞ്ചിക്കുന്നതിനുള്ള ഉപാധി യായും അധഃപതിപ്പിച്ചുവെന്നത്. 'സോഷ്യലിസ്റ് രാഷ്ട്രത്തിൽനിന്നും സോഷ്യലിസത്തെ രക്ഷിക്കാനു ഭവിച്ച ഒരു സംഘടനയാണ് നാലാമത്തെ ഇൻറർ നാഷനൽ. സമർത്ഥനായ ഒരു വ്യക്തിയുടെ വഴിപിഴച്ച പരിശ്രമം എന്നതിൽ കവിഞ്ഞു അതിനും ചരിത്രത്തിൽ സ്ഥാനമില്ല. ഗൂഢാലോചനയിൽനിന്നും നേടാൻ, അതിലും ഗൂഢമായ ഒരു ഗൂഢാലോചന രണ്ടാം ഇന്റർനാഷനലിന്റെ അസംഘടിതാവസ്ഥയും മൂന്നാം ഇൻറർനാഷനലിന്റെ ഭീകരസ്വഭാവവും നാലാം ഇന്റർനാഷനലിൻറ പരാജയവും സോഷ്യലിസ്ററാ ദർശത്തെ നശിപ്പിച്ചു എന്നു ഗണിക്കുന്നവരുണ്ട്; അതു ശരിയല്ല. സാമൂഹ്യനീതി എന്നതു മനുഷ്യസംസ്കാര ത്തിൽ നിന്നും ഇനി പറിച്ചുകളയാനാവില്ല. അതു നമ്മുടെ<noinclude></noinclude> g88qaph29ow80ae24yvy7pebktzelii താൾ:1982-dhikkariyude-kathal-c-j-thomas.pdf/40 106 83957 244146 2026-07-01T11:31:18Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '38 ധിക്കാരിയുടെ കാതൽ പൊതുസ്വത്തായിക്കഴിഞ്ഞിരിക്കുന്നു. ആവശ്യമില്ലാത്ത രക്ഷാധികാരത്വം അതിന്മേൽ വെച്ചുകെട്ടാൻ ഇറങ്ങിത്തി രിക്കുന്നവർ ഒന്നുകിൽ പരാജയപ്പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244146 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>38 ധിക്കാരിയുടെ കാതൽ പൊതുസ്വത്തായിക്കഴിഞ്ഞിരിക്കുന്നു. ആവശ്യമില്ലാത്ത രക്ഷാധികാരത്വം അതിന്മേൽ വെച്ചുകെട്ടാൻ ഇറങ്ങിത്തി രിക്കുന്നവർ ഒന്നുകിൽ പരാജയപ്പെടും അല്ലെങ്കിൽ മനു ഷ്യദ്രോഹികളായിത്തീരും എന്നുമാത്രമേ തെളിഞ്ഞിട്ടുള്ള. സോഷ്യലിസ്റ്റാദത്തിന്റെ നിർഭാഗ്യകരമായ ഈ അനുഭവത്തെ അല്പം കൂടി വ്യക്തമായി മനസ്സിലാക്കാം. ഒരു നൂറ്റാണ്ടിനുമുമ്പു, കാറൽ മാർക്സ് എന്നൊരു ജൻ ചിന്തകനും, എം.ഗെൽസ് എന്നൊരു വ്യവസായിയും ചേന്നു യൂറോപ്യൻ ജനതയുടെ കെടുതികൾക്കും ഒരു പ്രതിവിധി നിർദ്ദേശിച്ചു. രാഷ്ട്രീയാധികാരമെന്നതു സാമ്പത്തികാധികാരത്തിന്റെ പ്രതിഫലനം മാത്ര ഫ്യൂഡൽ വഗ്ഗത്തിൽനിന്നും മാണെന്നും, അധികാരം മുതലാളി വഗ്ഗത്തിലേക്കും സംക്രമിച്ചതുപോലെ അത അവരിൽനിന്നു തൊഴിലാളികളിലേക്കു സംക്രമിച്ചാൽ മനുഷ്യവഗ്ഗത്തിന്റെ യാതനകൾ എല്ലാം അവസാനിക്കു മെന്നതുമായിരുന്നു അതു്. സ്വകസ്വത്തവകാശമാണു അനീതിയുടെ ഉറവിടം. ഒരു തൊഴിലാളി സർവ്വാധി പത്യം കൊണ്ട് ആ അവകാശം അടിച്ചുടയ്ക്കണം. അപ്പോൾ മറ്റു നയതന്ത്രമായ ഭരണകൂടവും ക്ഷയിച്ചു മനുഷ്യൻ സ്വത ന്ത്രനാകും. ഈ ചിന്താഗതിക്കു പ്രചോദനം നൽകിയതു ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രസ്ഥാനമാണെന്നവർ പറഞ്ഞു. അതിന്റെ സാമ്പത്തിക വശം ഇംഗ്ലണ്ടിൽ വളർന്നുവന്ന ധന ശാസ്ത്രത്തിൻറ അടിസ്ഥാനത്തിലാണ് പാകപ്പെടു അതിനെല്ലാം പൊതുവായ തത്വശാസ്ത്രം ജമ്മൻചിന്തയിൽനിന്നും എടുത്തു. നിഷ്കൃഷ്ടമായ വ ഷണങ്ങൾക്കു ശേഷം “മുടക്കുമുതൽ എന്നൊരു ഗ്രന്ഥം രചിക്കപ്പെട്ടു. അതിലാണ് “മിച്ചവില'യുടെ തത്വം ആവിഷ്കരിക്കപ്പെട്ടത്. ഈ തത്വമനുസരിച്ചു ഏതെ ങ്കിലും ഒരു വസ്തു ഉല്പാദിപ്പിക്കുന്നയാൾക്കു തന്റെ ഉല്പന്ന ഒരംശം മാത്രമേ ലഭിക്കുന്നു. ശിഷ്ടമുള്ള തെല്ലാം മുതൽ മുടക്കിയ മുതലാളി കൈവശപ്പെടുത്തുന്നു. മുടക്കുമുതൽതന്നെ ഇത്തരം ചൂഷണത്തിൽനിന്നുണ്ടായ മുടക്കുമുതൽ അവരിൽ നിന്നു ബലമായി<noinclude></noinclude> t48g4i1747kw7fd02x92npt3xzlez6l താൾ:1982-dhikkariyude-kathal-c-j-thomas.pdf/86 106 83958 244147 2026-07-01T11:32:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '84 ധിക്കാരിയുടെ കാതൽ ത്തിൽ നിന്നും കൈയടക്കത്തിൽനിന്നും സാധാരണ ഷ്യനെ രക്ഷിക്കാനുള്ള ഒരു മറയാണ് ആദർശപരമായ ഒരു മറ. അതിലപ്പുറം അർത്ഥം അതിനു വ്യാഖ്യാനിച്ചു ണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244147 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>84 ധിക്കാരിയുടെ കാതൽ ത്തിൽ നിന്നും കൈയടക്കത്തിൽനിന്നും സാധാരണ ഷ്യനെ രക്ഷിക്കാനുള്ള ഒരു മറയാണ് ആദർശപരമായ ഒരു മറ. അതിലപ്പുറം അർത്ഥം അതിനു വ്യാഖ്യാനിച്ചു ണ്ടാക്കുമ്പോൾ വരുന്ന ഭവിഷ്യത്തുകൾ ഇന്നത്തെ ലോകം ഒട്ടേറെ അനുവിക്കുന്നുണ്ട്. സമത്വം സഹിഷ്ണുതയുടെ മാതാ പക്ഷേ, അതു തലതിരിഞ്ഞുപോയാൽ സഹി ഷ്ണതയല്ല, മൃഗീയമായ മർദ്ദനമായിരിക്കും ഫലം. ശ ന്മാരിൽ നിന്നു ബലഹീനരെ രക്ഷിച്ചുകൊണ്ടിരുന്നതു സഹിഷ്ണുതയാണ്. ഇന്നു ബലവാനാണ് സഹിഷ്ണുത കൊണ്ടാവശ്യം . ബലഹീനരുടെ ശക്തി അത്രയ്ക്കു ധികം വർദ്ധിച്ചിട്ടുണ്ടു്. ശക്തന്മാർ ചിലപ്പോൾ കാണി ക്കാറുള്ള മര്യാദ ബലഹീനൻ കാണിക്കാനുള്ള ഭാവവും കാണുന്നില്ല. സമത്വം ജനാധിപത്യത്തിന്റെ അടിസ്ഥാന വിശ്വാ സമാണ്. എങ്കിലും ജനാധിപത്യവാദികൾ ഇതിനെ പറ്റി വളരെയധികം ഒച്ചപ്പാടുണ്ടാക്കുന്നില്ല. എല്ലാ കഴുത കളും കള്ളന്മാരും ദുഷ്ടന്മാരും ബുദ്ധതുല്യരാണെന്ന വിശ്വാ സം പ്രചരിപ്പിക്കുന്നതിലും അതു് ഏറ്റവും അനുചിത മായ സ്ഥലത്തു പ്രായോഗികമാക്കുന്നതിലും ജാഗരൂകരാ യിരിക്കുന്നതു മറ്റു ചിലരാണ്. അത് എന്തെല്ലാം വി ഷ്യത്തുകൾ വരുത്തിവെച്ചാലെന്തു, ജനസ്വാധീനത്തിനും അതേറ്റവും നല്ല കൈക്കൂലിയായിരിക്കുന്നിടത്തോളം കാല. ആ പരിപാടി നടക്കുകതന്നെ ചെയ്യും. അല്പ കൂടി വ്യക്തമായി പറഞ്ഞാൽ, സമത്വത്തെപ്പറ്റിയുള്ള തെറി ധാരണ അറിയാതെ വന്നുകൂടിയ ഒരു പിശകല്ല, ബോധപൂർവ്വം പുലർത്തപ്പെടുന്ന ഒരു വിഷച്ചെടിയാണ്. ഒരു പ്രായോഗിക കർമ്മശാസ്ത്രം ന്യായങ്ങളും പറയാനുണ്ട്. മനുഷ്യർ ഭിന്നരാണെന്ന അടി സ്ഥാനത്തിൽ യാതൊരു മതവും രാഷ്ട്രവും കെട്ടിപ്പടു ക്കാൻ സാദ്ധ്യമല്ല. മനുഷ്യ പൊതുവായ സ്വഭവഗതി<noinclude></noinclude> cet67kt4jrdgezctk5rhfr74jdltd1t താൾ:1982-dhikkariyude-kathal-c-j-thomas.pdf/76 106 83959 244148 2026-07-01T11:32:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '74 ധിക്കാരിയുടെ കാതൽ ക്രിസ്തു ഒരു അത്ഭുതമനുഷ്യനായിരുന്നു എന്നു ഗണി ക്കാത്തവർക്കും ഈ പ്രശ്നം ചിന്താർഹമാണ്. ആ പിറവി അത്ഭുതമെന്നിരിക്കട്ടെ. ഉത്തമനായ ഒരു യഹൂദ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244148 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>74 ധിക്കാരിയുടെ കാതൽ ക്രിസ്തു ഒരു അത്ഭുതമനുഷ്യനായിരുന്നു എന്നു ഗണി ക്കാത്തവർക്കും ഈ പ്രശ്നം ചിന്താർഹമാണ്. ആ പിറവി അത്ഭുതമെന്നിരിക്കട്ടെ. ഉത്തമനായ ഒരു യഹൂദാദ്ധ്യാത്മ വാദിയെ സമുദായം ഈ സ്വപ്നത്തിൽ ചുറ്റി പൊതിഞ്ഞ താണെന്നു വിചാരിക്കുന്നവർക്കും അനേകമനേകം രക്ത സാക്ഷികളുണ്ടായ ആ നാട്ടിൽ ഈ ഒരു യുവാവിൻറ ജാതകഫലം മാത്രം ഇങ്ങനെയായിത്തീർന്നതു് എന്തുകൊ ആലോചിക്കാവുന്നതാണ്. ക്രിസ്തുവിനോടു ബന്ധിച്ചു പറയുന്ന അനേകകഥകൾ, ക്രിസ്തുവിനു മുമ്പ്, ബുദ്ധനോടും മറ്റും ബന്ധപ്പെട്ടു പറയപ്പെട്ടിട്ടുള്ളതാണു്. ക്രിസ്തുവിന്റെ ആശയങ്ങളിൽ പലതും അതിനുമുമ്പു പ്രച രിച്ചിട്ടുള്ളതാണ്. ദശനികദൃഷ്ട്യാ നോക്കിയാൽ ക്രിസ്തു വിന്റെ സ്ഥാനം വളരെ ഉയർന്ന ഒന്നല്ല. ഇങ്ങനെയൊ ക്കെയാണെങ്കിലും ആ പേരിനു ലഭിച്ച അംഗീകാരം വേ അധികം പേക്കു ലഭിച്ചിട്ടില്ല. ഒരത്ഭുത പ്രസവം തന്നെ.<noinclude></noinclude> nkwhbs63s7n6c20drgr6ukkwic9p2sy താൾ:1982-dhikkariyude-kathal-c-j-thomas.pdf/46 106 83960 244149 2026-07-01T11:32:15Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '44 ധിക്കാരിയുടെ കാതൽ ഫാഷിസ്ററായി തിരിയുക എന്നത് അസാദ്ധ്യമല്ല, അസാധാരണവുമല്ല. ഫാഷിസ്റ്റുകാർ ജീവിതസൗക ഞങ്ങൾക്കുവേണ്ടി വാദിക്കുന്നു. മുതലാളിത്തത്തെ എതിർ ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244149 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>44 ധിക്കാരിയുടെ കാതൽ ഫാഷിസ്ററായി തിരിയുക എന്നത് അസാദ്ധ്യമല്ല, അസാധാരണവുമല്ല. ഫാഷിസ്റ്റുകാർ ജീവിതസൗക ഞങ്ങൾക്കുവേണ്ടി വാദിക്കുന്നു. മുതലാളിത്തത്തെ എതിർ ക്കുന്നു. ദിവ്യ വെളിപാട് അവകാശപ്പെടുന്നു. സർവ്വജ്ഞ ഭാവം അഭിനയിക്കുന്നു. ഭിന്നചിന്താഗതിക്കാരെ രക്ത ത്തിലൊഴുക്കുന്നു. ജനാധിപത്യമെന്ന പ്രധാനകാര്യം അപ്രായോഗികമായി തള്ളുന്നു. ആദർശധീരതയില്ലാത്ത സോഷ്യലിസ്റ്റുകാർ ഫാഷിസ്റായിത്തീരാൻ സമയ വേണ്ട. ഇന്ത്യയിലിന്നും സംഭവിച്ചുകൊണ്ടിരി കന്നതും അതുതന്നെയാണ്. ഒരു വശത്ത് അവർ സ്വയം ഫാഷിസ്ററായി തീരുക, ഗവൺമെൻറി മധികം നെയും പൊതുജനങ്ങളെയും ഫാഷിസ്റ്റ് മനോഭാവത്തി ലേക്കും പിടിച്ചുതള്ളുക, ഇതാണ് നമ്മുടെ കമ്യൂണിസ്റ കൾ ചെയ്തുകൊണ്ടിരിക്കുന്നതു്. മതത്തിന്റെയും ജാതി യുടെയും അന്തരീക്ഷത്തിൽ വളർന്ന ഒരു ജനതയ അന്ധമായ അനുസരണത്തിന്റെയും ശൂന്യമായ നി ധത്തിന്റെയും ആത്മാവുണ്ടായിരിക്കും. ആ മണ്ണിലാണ് നമ്മുടെ സോഷ്യലിസ്റ്റ് ഫാഷിസ്റ്റുകൾ അവരുടെ കൃഷി നടത്തുന്നത്. മുളച്ചുവരുന്നതും ഗോൾവൽക്കറുടെ കമ്യൂണിസം.<noinclude></noinclude> dlta4c1ma1ciosdmqm24yj1yu1w97h0 താൾ:1982-dhikkariyude-kathal-c-j-thomas.pdf/47 106 83961 244150 2026-07-01T11:32:25Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രവൃത്തിരഹിതനാണു പ്രസംശിക്കുകയല്ലാതെ സാത്താൻ സർവ്വശക്തനായ ഒരീശ്വരനും, നിരന്തരം അദ്ദേഹ ത്തിനു സ്തുതിഗീതങ്ങൾ പാടിക്കഴിയുന്ന അമ്യരായ ദേവന്മാരും. ഇതാണ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244150 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രവൃത്തിരഹിതനാണു പ്രസംശിക്കുകയല്ലാതെ സാത്താൻ സർവ്വശക്തനായ ഒരീശ്വരനും, നിരന്തരം അദ്ദേഹ ത്തിനു സ്തുതിഗീതങ്ങൾ പാടിക്കഴിയുന്ന അമ്യരായ ദേവന്മാരും. ഇതാണ് സെമിറ്റിക്ക് ഭാവനയിലെ സ്വർ കീത്തനാഞ്ജലിയിലാനന്ദിക്കുന്നതൊഴിച്ചാൽ ദൈവം. മാലാഖമാർക്കാകട്ടെ, യാതൊന്നും ചെയ്യേണ്ടതായി ട്ടില്ല. സൃഷ്ടിസ്ഥിതിസംഹാരത്തിനൊന്നും അവിടെയിട മില്ല. സ്വർല്ലോകമല്ലാതെ പ്രപഞ്ചമില്ലെങ്കിൽ, അവിടെ സകലതും പരിപൂർണ്ണമാണെങ്കിൽ, ഇല്ലാത്ത കുറവുകൾ നികത്താനും, ഇല്ലാത്ത തിന്മ സംഹരിക്കാനും എങ്ങനെ യാണ് കഴിയുക? ഈ തൊഴിലില്ലായ്മയ്ക്കു പരിഹാര മുണ്ടായ കഥയാണ് സെമിറ്റിക്ക് പുരാണേതിഹാസാദി കളുടെ മുഖ്യപ്രവാഹം. അധികാരമോഹം കൊണ്ടോ വെറും മുഷിവുകൊണ്ടോ എന്തോ, മാലാഖമാരിൽ പ്രമാണിയായ ലൂസിഫർ അഹങ്കരിച്ചു സ്വീയമയ്യാദയെ ലംഘിച്ചു ദൈവത്തോടു മല്ലടിച്ചു. ഈ ധിക്കാരത്തിൽ ഒരു വിഭാഗം മാലാഖമാർ ലൂസിഫറിന്റെ പക്ഷത്തു ചേർന്നു. ഈശ്വരൻ കോപിച്ചു. ഈ നിയമഭ്രഷ്ടരെയെല്ലാം നിത്യശിക്ഷാരംഗമമായ നരക ത്തിലേക്കു ബഹിഷ്കരിച്ചു. ലൂസിഫർ അവിടെയും തന്റെ നിഷേധം തുടർന്നു. ഈശ്വരപക്ഷവുമായി ഉണ്ടായ സമരങ്ങളിലെല്ലാം പരാജയപ്പെട്ടെങ്കിലും, മനുഷ്യവർഗ്ഗ ത്തെ പിഴപ്പിക്കുന്നതിൽ ലൂസിഫർ കൃതാത നേടി. അവൻ ആ തൊഴിൽ തന്നെ യുഗയുഗാന്തരങ്ങളായി തുടന്നു വരുന്നു. ഈശ്വരശത്രുവും, അനശ്വരപാപഹേതുവുമായ ഈ ദുഷ്ടപാത്രം ആണ് സാത്താൻ. ഈശ്വരന്റെ അനുജൻ പൗരാണികകാലത്തെ മൂർത്തീകരണം പാപ ഈ സാത്താനു എന്നതിൽക്കവിഞ്ഞൊരു<noinclude></noinclude> qbic1rfjun60uzwpxqb4s2fwqpq6w6y താൾ:1982-dhikkariyude-kathal-c-j-thomas.pdf/77 106 83962 244151 2026-07-01T11:32:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനാധിപത്യത്തിനും ഞാൻ ജനങ്ങളിൽ വിശ്വസിക്കുന്നില്ല, എങ്കിലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. പ്രത്യക്ഷത്തിൽ യുക്തിവിരുദ്ധമായ ഈ പ്രസ്താവനയ്ക്കു ന്യായം പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244151 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ജനാധിപത്യത്തിനും ഞാൻ ജനങ്ങളിൽ വിശ്വസിക്കുന്നില്ല, എങ്കിലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. പ്രത്യക്ഷത്തിൽ യുക്തിവിരുദ്ധമായ ഈ പ്രസ്താവനയ്ക്കു ന്യായം പറ യാമോ എന്നു നോക്കട്ടെ. ജനങ്ങളിൽ വിശ്വസിക്കുന്നില്ല എന്നു പറയുന്നതി ന്റെ അർത്ഥമെന്താണ്? എന്തുകൊണ്ടാണു ജനങ്ങളിൽ വിശ്വസിക്കാത്തത്? മനുഷ്യസംസ്ക്കാരത്തിന്റെ സൂക്ഷിപ്പുകാരനായിരി ക്കാൻ ബഹുജനം യോഗ്യരല്ല എന്നതാണ് ആദ്യത്തേതി അത്തരം, മതം, കല, ശാസ്ത്രം, സമുദായം മുതലായവയുടെ മൂല്യങ്ങളെപ്പറ്റി തീർപ്പുകല്പിക്കാൻ അവർ അശ്മക രാണ്. രണ്ടാമത്തെ പ്രസ്താവനയ്ക്കു കാരണം, ഒരാദർ ശമായിട്ടോ, ദിവ്യാവതാരമായിട്ടോ ആരാധിക്കത്തക്ക ഒന്നല്ല ജനസാമാന്യം എന്നതാണ്. സാധാരണ മനുഷ്യൻ വളരെ ചുവട്ടിലത്തെ പടിയി ലാണ് നില്ക്കുന്നത്. മനുഷ്യവർഗ്ഗത്തിന്റെ പരിണാമം ആരംഭിച്ചിട്ടേയുള്ളു. അതു ഗണനീയമായ ഒരു നിലയി ലെത്തിച്ചേരാൻ ഇനിയും യുഗങ്ങൾ വേണ്ടിവരും. ഭക്ഷണം, സന്തത് പാദനം എന്ന കായ്യങ്ങളിൽപ്പോലും മൃഗങ്ങളിൽനിന്നു മനുഷ്യൻ വളരെയൊന്നും വളർന്നു കഴി ഞ്ഞിട്ടില്ല. അപൂർവ്വം ചില വ്യക്തികൾ സംസ്ക്കാര പരമായി അല്പം ഉയന്നെന്നുവെച്ചു ഈ വിഭാഗത്തിൻറ സംസ്ക്കാരനിലവാരം വളരെ ഉയർന്നുവെന്നു ഗണിക്കു ശരിയല്ല. ഇതാണു ഞാൻ പഠിച്ചതിലെല്ലാം കണ്ടതു്. അനുഭവത്തിൽ നിന്നറിഞ്ഞതും മറെറാന്നല്ല. ഇനി ഇപ്പറഞ്ഞതു വിശദീകരിക്കാം. ന്നതും<noinclude></noinclude> h1bezn0cdpco4vw1bf64x3w3v8ybisl താൾ:1982-dhikkariyude-kathal-c-j-thomas.pdf/87 106 83963 244152 2026-07-01T11:32:38Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പ്രോക്രസ്റ്റസിന്റെ കട്ടിൽ - 85 കളും താല്പങ്ങളുമുണ്ട്; അവയാണ് സാമൂഹ്യഘടനയുടെ അടിസ്ഥാനം. വൈവിദ്ധ്യം സമൂഹത്തെ ശിഥിലീകരി ക്കുന്ന ഘടകമാണ്. അവയെ മുഴപ്പിച്ചുകാണി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244152 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പ്രോക്രസ്റ്റസിന്റെ കട്ടിൽ - 85 കളും താല്പങ്ങളുമുണ്ട്; അവയാണ് സാമൂഹ്യഘടനയുടെ അടിസ്ഥാനം. വൈവിദ്ധ്യം സമൂഹത്തെ ശിഥിലീകരി ക്കുന്ന ഘടകമാണ്. അവയെ മുഴപ്പിച്ചുകാണിക്കുകയല്ല, അവഗണിക്കുകയാണ് വേണ്ടത് അങ്ങനെ പോകുന്നു ആ വാദഗതി. ഈ ചിന്താഗതിയിൽ ഒട്ടേറെ വാസ്തവ ങ്ങൾ അടങ്ങിയിട്ടുണ്ടു്. പ്രായോഗികമായ ഒരു കമ്മ ശാസ്ത്രമാണുതാനും അതു്. പക്ഷേ, ഈ പ്രായോഗികമതം ആത്യന്തിക സത്യമായി അവരോധിക്കുമ്പോഴാണ് കുഴപ്പ മാരംഭിക്കുന്നത്. ശരാശരിയോടു ചേരാത്ത മനുഷ്യൻ നശിച്ചതുതന്നെ. പൊതുവാണെന്നു സങ്കല്പിക്കപ്പെട്ടിരി ക്കുന്ന ഏതെങ്കിലും ഒരു മാനദണ്ഡമനുസരിച്ചു മനുഷ്യ വ്യക്തികളെ നീട്ടാനും കുറുക്കാനും തുടങ്ങുമ്പോൾ ആരംഭി ക്കുന്നതു സമത്വമല്ല, സഹിഷ്ണുതയല്ല; മർദ്ദനമാണ് ! പലതു മേല്പറഞ്ഞ ആവശ്യത്തെ എടുത്തു പറഞ്ഞു സഹിഷ്ണുതാ വാദികളെ പുച്ഛിക്കുന്ന മതിമാന്മാരുണ്ട്. അവരുടെ കണ്ണിൽ സഹിഷ്ണുതാവാദികൾ അഹങ്കാരികളായ അല്പ ന്മാരാണ്, സ്വാർത്ഥമതികളാണ്. അങ്ങന മാണ്. ആവട്ടെ, യൂറോപ്പിലെ 'ഇൻക്വിസിഷ്യനു നീതീ കരണം കണ്ടുപിടിച്ച ''നിസ്വാർത്ഥന്മാർ ഉണ്ടായിരു ന്നല്ലോ. ഇങ്ങനെ വാദിക്കുന്ന സമത്വപ്രവാചകന്മാരോടും സഹിഷ്ണുത പാലിക്കുകതന്നെ. വൈവിധ്യങ്ങൾ വൈവിധ്യം ഒരു വൈകൃതമല്ല അതു പരിമാണ ത്തിന്റെ ആത്മാവാണ്. ഒരേ രൂപത്തിലുള്ള ഏകാണു ജീവികളിൽനിന്നു പരിണമിച്ചതാണ് ഇന്നത്തെ ജീവി ലോകം എന്നാണല്ലോ ശാസ്ത്രം പറയുന്നത്. പുഴുവും പുഷ് വും ഗാന്ധിയും കുരങ്ങുമെല്ലാം ഏകരൂപമല്ല. മനുഷ്യരിൽ ത്തന്നെയാണെങ്കിൽ ശാരീരികമായി എത്ര സാമ്യമുണ്ട് ങ്കിലും മനുഷ്യനെ മനുഷ്യനാക്കിത്തിക്കുന്ന കായ്യങ്ങളിൽ ഗണ്യമായ വൈവിധ്യമുണ്ട്. പരിണാമം ശാരീരികം മാത്രമല്ല. രുചി, തി, കാഴ്ചപ്പാടും, ആവശ്യങ്ങൾ,<noinclude></noinclude> 2njrrd9d8gixd83rubjk77rd6pjcjeu താൾ:1982-dhikkariyude-kathal-c-j-thomas.pdf/96 106 83964 244153 2026-07-01T11:32:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '94 ധിക്കാരിയുടെ കാൽ കാണാൻ കഴിയുന്ന മായനുമാത്രമേ അതിലടങ്ങിയിരി കാണാതിരിക്കാൻ കഴിയൂ. ഇത കേട്ടാൽ തേ ന്നു കലാസ്വാദനം ഒരുവക പിച്ചയെടുക്ക ലാണെന്നു. കൊമ്പത്തു നില...' താൾ സൃഷ്ടിച്ചിരിക്കുന്നു 244153 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>94 ധിക്കാരിയുടെ കാൽ കാണാൻ കഴിയുന്ന മായനുമാത്രമേ അതിലടങ്ങിയിരി കാണാതിരിക്കാൻ കഴിയൂ. ഇത കേട്ടാൽ തേ ന്നു കലാസ്വാദനം ഒരുവക പിച്ചയെടുക്ക ലാണെന്നു. കൊമ്പത്തു നില്ക്കുന്ന കലാകാരൻ കുനിഞ്ഞു കാലണ ഇട്ടുകൊടുക്കുന്നു. ബഹുജനം ആദരപൂർവ്വം പെരു വിരലിൽ നിന്നും അതേറ്റുവാങ്ങുന്നു! വാല്മീകിയും ഹോമറും ഇങ്ങനെ 'ഔദാര്യം കാണിച്ചതായി ചരിത്രം പറയുന്നില്ല. ബീഥോവൻ തന്റെ സംഗീതയന്ത്രത്തി ൻറയും കഴിവിനപ്പുറത്തുമുള്ള രാഗങ്ങളാണ് രചിച്ചത്. അവ പ്രകടിപ്പിക്കുവാൻ വേണ്ട ഉപകരണം തന്നെ അതിനു ശേഷമാണുണ്ടായത എങ്കിലും ഇവരുടെയെല്ലാം കല ഉത്തമമെന്നും അംഗീകരിക്കപ്പെട്ടു. അവ പ്രചരിക്കയും ചെയ്തു. കാലാന്തരത്തിൽ. തന്റെ കലാഭിക്ഷ സെൻസ സ്സിൽ പേരുള്ളവരെല്ലാം പറ്റിക്കൊള്ളണമെന്നു ശാ ക്കുന്ന പിഗ്മിയാണ് കലയുടെ നിലവാരം താഴ്ത്തി ബഹുജനങ്ങളെ പൊക്കാൻ വരുന്നത്. "ഈ തത്വം ' പല പ്പോഴും പ്രചാരത്തിനുവേണ്ടി ഓടസ്സാഹിത്യമെഴുതുന്ന വരുടെ സ്വയം നീതീകരണമാണ്. അറിയാതെയേ അറിഞ്ഞുകൊണ്ടോ ചെയ്യുന്നത്. ഉത്തമകല ഇന്നല്ലെങ്കിൽ നാളെ അതിൻറ അനുവാചകനെ നേടിക്കൊള്ളും. അതാണ് അനുഭവം. ഇടനിലക്കാരെ കടന്നുപോവാനാണ് കല വിഷമിക്കുന്നത്. വിമർശകനെ, സംഘാടകനെ, അധികാരിവ ഒരു നാലാമതും സൗന്ദബോധം ജീവൻ മാകുന്നു മിനക്കെട്ടിരിക്കുന്ന സമയത്തെ ഒരു നേരമ്പോ ക്കാണിതെന്നാണൊരുമതം. തല്ക്കാലത്തേക്കു നമുക്കു മനു സുന്ദരനായ കോഴിപ്പൂവനെ അനുഗമി ക്കുന്ന പിടക്കോഴിയേയും വിടുക. എന്നാലും പുഷ്പി ചെടികളവശേഷിക്കുന്നുണ്ടല്ലോ. സൗന്ദയ്യശാസ്ത്രം പഠിച്ച ചെടിയിലല്ല പൂവുണ്ടാകുന്നതെന്നു സമ്മതിക്കാം. പക്ഷേ, അതിലേയ്ക്കാകർഷിക്കപ്പെടുന്ന വണ്ടിനു അല്പ മൊരു സൗന്ദബോധം വകവെച്ചുകൊടുക്കാതെ നിവ ത്തിയില്ല. മനുഷ്യന്റെ സൗന്ദ്യബോധത്തിൽ നിന്നു<noinclude></noinclude> bk09mk6811v8zbfri9ct8ho09pvr2p8 താൾ:1982-dhikkariyude-kathal-c-j-thomas.pdf/125 106 83965 244155 2026-07-01T11:32:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തകകളുടെ കാലം 123 തിരുന്നാൽ മതിയല്ലോ, തെറ്റു കാണാതെയിരിക്കുവാൻ, എന്തിനെയെങ്കിലും ചാരിനില്ലാതെ അവ നില കള്ളിയില്ല. സ്വയമായി എന്തിനെയെങ്കിലും അന്വേ ഷിച്ചു കണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244155 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തകകളുടെ കാലം 123 തിരുന്നാൽ മതിയല്ലോ, തെറ്റു കാണാതെയിരിക്കുവാൻ, എന്തിനെയെങ്കിലും ചാരിനില്ലാതെ അവ നില കള്ളിയില്ല. സ്വയമായി എന്തിനെയെങ്കിലും അന്വേ ഷിച്ചു കണ്ടെത്താൻ ത്രാണിയില്ല. അഥവാ ത്രാണി യുണ്ടെങ്കിൽ അങ്ങനെ യൊരു പരിശ്രമത്തിലേർപ്പെടാൻ അവൾ മടിയാണ്. പിന്നെയെന്താ ചെയ്യുക? നിലവി ഒന്നിനെ കണ്ണടച്ച് മുറുകെപ്പിടിക്കുക. ഏതിനെ യെന്നതു തീരുമാനിക്കുന്നത്, അവരല്ല; സാഹചര്യ ലുള്ള അവരെ ക ഈ സമ്പ്രദായത്തെ നീതീകരിക്കുവാൻ പറ്റിയ ഒരു ഫിലോസഫി വക്കും. ചിന്ത തലച്ചോ റെന്ന വസ്തുവിന്റെ ഒരു ഭാഗമാണ്. തലച്ചോറ് ഉണ്ണുന്ന ചോറിന്റെ ഫലമാണ്. ഉണ്ണുന്ന ചോറ് സമുദായം ഉണ്ടാ ക്കുന്നതാണ്. അതുകൊണ്ട്? ഉത്തരം എളുപ്പത്തിൽ കിട്ടി. നമ്മുടെ ആശയങ്ങളും ആശങ്ങളുമെല്ലാം സമുദായം ഉണ്ടാ കിത്തീർത്തതാണ്. (തെറ്റിയാലെന്താ പാട്, താനല്ലല്ലോ ചിന്തയുടെ ഉത്തരവാദിത്വം പോലും സമുദായത്തിൻറ സത്തേയും മുറ കൈ പിടിച്ച് അവർ ഇരിക്കുകയാണ്. സംബന്ധിച്ചിടത്തോളം അന്വേഷണങ്ങളുടെ സനാതന സത്യം കണ്ടെത്തിയിരിക്കുന്നു. അതു ചോദ്യം ചെയ്യപ്പെട്ടാലും അവക്കു കുലുക്കമില്ല. ചൂടുപറ്റി ഇരിക്കാൻ കൊള്ളാവുന്ന ഒരു വിശ്വാസം കൂടി അവർക്കു ലഭിച്ചുകഴിഞ്ഞു. ഇനി അതു ശരിയോ തെറോ എന്നു പരിശോധിക്കുന്നതിനേ കാര പ്രധാനം ആ ചൂടും നഷ്ടപ്പെടുത്താതെ ഇരിക്കുക എന്നതാണു. വികൃതമായ സത്യങ്ങളെക്കാൾ നല്ലതു സുന്ദരമായ വ്യമോഹങ്ങളാണ്. ആരെങ്കിലും ആ വ്യാമോ ഹങ്ങളെ ചോദ്യം ചെയ്താൽ, ആരെങ്കിലും വികൃതവും കയ്പുള്ളതുമായ സത്യങ്ങളെ പുറത്തെടുത്തിട്ടാൽ, ഉടനെ പരാതിയായി, "കൺഫ്യൂഷൻ പരത്തും. കാലം ഇതുതന്നെയാണ് ഇന്നത്തെ കുഴപ്പം: കുഴപ്പമുണ്ട് എന്ന വാസ്തവം മനസ്സിലാക്കാൻ തന്നെയുള്ള കഴിവി<noinclude></noinclude> ksnc7kgs8h255zrgohjyz5jzvygvnlf താൾ:1982-dhikkariyude-kathal-c-j-thomas.pdf/126 106 83966 244156 2026-07-01T11:33:08Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '124 ധിക്കാരിയുടെ കാതൽ ല്ലായ്മ. ഓരോ വിശ്വാസങ്ങളും രൂപീകരിക്കാൻ ചെല വാക്കിയ ചിന്തയുടെ അനേകമിരട്ടി അവ പ്രചരിപ്പിക്കു വാൻവേണ്ടി ചിലവാക്കപ്പെട്ടു. അവയ്ക്കും അം...' താൾ സൃഷ്ടിച്ചിരിക്കുന്നു 244156 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>124 ധിക്കാരിയുടെ കാതൽ ല്ലായ്മ. ഓരോ വിശ്വാസങ്ങളും രൂപീകരിക്കാൻ ചെല വാക്കിയ ചിന്തയുടെ അനേകമിരട്ടി അവ പ്രചരിപ്പിക്കു വാൻവേണ്ടി ചിലവാക്കപ്പെട്ടു. അവയ്ക്കും അംഗീകാരം കിട്ടി. ശ്രദ്ധ തത്വത്തിൽനിന്നു പ്രചരണത്തിലേയ്ക്കു തിരിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അതെന്താണെന്നും വിറ വനും വാങ്ങുന്നവനും അറിഞ്ഞുകൂടാ. പക്ഷേ, അതു കാ മനുഷ്യമനസ്സുകളിൽ ഉറഞ്ഞുപിടിച്ചുകഴിഞ്ഞു. ആരെങ്കിലും അതിലെ ചളി കൺഫ്യൂഷൻ പരത്തുകയാണ് ആരോ പറഞ്ഞിട്ടുണ്ടു. മനുഷ്യൻ സ്വതവേ യാഥാ സ്ഥിതികനാണെന്നു. മടിയനാണെന്നു പറയാനാണെനി ക്കിഷ്ടം. പുതിയ ഒന്നിനെപ്പറ്റി ചിന്തിക്കുവാൻ കുറച്ചു ആയാസം ആവശ്യമാണ്. അതു പലം അത്ര ഇഷ്ടമല്ല. ഭൂമി ഉരുണ്ടതാണെന്ന് ഒരു മായൻ പറയുന്നു. കൺഫ്യൂഷ നില്ലാത്തവൻ, കൺഫ്യൂഷനെ വെറുക്കുന്നവൻ പ്രതിവചി ക്കും : ഹേ ദന്തഗോപുരക്കാരാ, നീ പുറത്തിറങ്ങി ചുറ്റും നോക്കു. ഭൂമി പരന്നിരിക്കുന്നതു കാണുന്നില്ലേ? നിന്റെ പിന്തിരിപ്പൻ തലയുമായി വന്നു ഈ നല്ല ഭൂമി ഉരുണ്ടതാ ണെന്നു പറയുന്നതു് എന്തൊരു ധിക്കാരമാണ്, വാസ്തവവി രുദ്ധമാണ്. എന്താ കാര്യം എളുപ്പമല്ലെ? കരതലാമലകം ഇനി മറെറാരു കൂട്ടരുണ്ട്. സോഷ്യലിസമൊക്കെ വരാൻ പോകുന്നല്ലേ ഉള്ളൂ; അതിനും ഇപ്പോഴേ വിമർശി ക്കുന്നതു തെറ്റല്ലേ? അത് കൺഫ്യൂഷൻ പരത്തുക യാണ്. അഥവാ ഒരു വഴിക്കിറങ്ങുമ്പോഴേ മുന്നറിയി പ്പുകൾ കൊടുക്കുന്നതെന്തിനാണ്. കുഴിയിൽ ചാടിയിട്ട ഉപദേശം കൊടുത്താൽ പോരേ എന്ന്. സോഷ്യലിസ ത്തിനും പരസ്പരം കലഹിക്കുന്ന ഒരു ലക്ഷം ഉൾപ്പിരി വുകളും, ഓരോ ഉൾപ്പിരിവിനും നിമിഷം തോറും കറങ്ങി ത്തിരിയുന്ന നയവ്യതിയാനങ്ങളും കാണുന്ന ഇക്കാലത്തും ശാന്തമായ ഉപദേശങ്ങളെ കൺഫ്യൂഷനായി തള്ളുന്നതു മനുഷ്യന്റെ അന്ധതയല്ലെങ്കിൽ പിന്നെ എന്താണ്? മനുഷ്യവം ഒരു പുതിയ അന്ധകാരത്തിന്റെ വക്കത്തെത്തിയിരിക്കുകയാണ്. എളുപ്പത്തിൽ ഉത്തരം<noinclude></noinclude> 3t1em4obzamscsjrrtz8vfjr4lxyrs6 താൾ:1982-dhikkariyude-kathal-c-j-thomas.pdf/127 106 83967 244157 2026-07-01T11:33:20Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തകച്ചകളുടെ കാലം 125 പറയാനോ പരിഹരിക്കാനോ സാധ്യമല്ലാത്ത പ്രശ്നങ്ങ ഭാവിയെന്നു. ളാണ് മനുഷ്യനെ തുറിച്ചു നോക്കുന്നതു്. ഈ സന്ദർഭ ത്തിൽ മനുഷ്യവത്തെ സ്നേഹിക്കുന്നവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244157 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>തകച്ചകളുടെ കാലം 125 പറയാനോ പരിഹരിക്കാനോ സാധ്യമല്ലാത്ത പ്രശ്നങ്ങ ഭാവിയെന്നു. ളാണ് മനുഷ്യനെ തുറിച്ചു നോക്കുന്നതു്. ഈ സന്ദർഭ ത്തിൽ മനുഷ്യവത്തെ സ്നേഹിക്കുന്നവർ എല്ലാം ചിന്തി ച്ചുപോകും, എന്താണ് മനുഷ്യൻറ മനുഷ്യൻ മൗലികമായി നല്ലവനാണ്. മനുഷ്യവർഗ്ഗം നിരന്തരമായി പുരോഗമിക്കയാണോ? ണി സം പുരോഗതിയുടെ കൊടുമുടിയാണോ? ഈ വക കാര്യങ്ങൾ ശരിക്കും ആലോചിച്ചല്ലാതെ മുന്നോട്ടു പോവുക സാധ്യ മല്ലാത്ത ഒരു പതനത്തിലാണ് നാമിന്നു നില്ക്കുന്നതു്. ഈ ആലോചന ഒരു പുതിയ അന്വേഷണമാണ്. അനേകം അന്ധവി സങ്ങളുടെ ഇടയിൽക്കൂടിവേണം ആ അന്വേഷണം പുരോഗമിക്കാൻ. അങ്ങനെയൊരു പരിശ്രമത്തിലാണ് ശ്രീ. എം. ഗോവിന്ദൻ ഏർപ്പെട്ടി രിക്കുന്നത്. അദ്ദേഹത്തിന്റെ അഭ്യൂഹങ്ങളോടു വിയോജിക്കാം. പക്ഷേ, സ്ഥാപിതവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതു്, കൺഫ്യൂഷൻ പരത്തുകയാണെന്നു പറഞ്ഞു കണ്ണടച്ചിരിക്കുന്നതു് മുന്നോട്ടുള്ള ഗതിയല്ല. നമുക്കു പുസ്തകത്തിന്റെ അവസാനഭാഗത്തോടുകൂടി അവ്യക്ത മായ ചില സൂചനകൾ ഗ്രന്ഥകാരൻ കൊണ്ടുവരുന്നുണ്ട്. നിശ്ചിതമായ ഒരു വിശ്വാസസംഹിത അദ്ദേഹം ഉന്നയി ക്കുന്നില്ലെന്നത് വാസ്തവമാണ്. പക്ഷേ, ഇന്നത്തെ നില യിൽ അതും ഒരു വലിയ തെറ്റല്ല; കുറവുമല്ല; അവ്യക്ത രൂപത്തിലെങ്കിലും ചിലത് പറയുന്നല്ലോ എന്നാണെനി ക്കത്ഭുതം. മനുഷ്യത്വത്തെ അവഗണിച്ചു ആചാരങ്ങളുടെ പുറകേ പോകുന്നത് തെറ്റാണെന്നും അദ്ദേഹം തെളി യിച്ചു. മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കാൻ ഒരു പരിശ്ര മവും നടത്തി. ഇനി അതിനു എന്തു ചെയ്യണം എന്ന താണ് അവശേഷിക്കുന്ന പ്രശ്നം. അക്കായും പരിചിന്ത നാർഹമാണ്. ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം ഇതും അന്വേഷണത്തിന്റെ ആരംഭം മാത്രമേ ആയിട്ടുള്ള. കളമൊരുക്കൽ, കള പറിച്ചുള്ള കളമൊരുക്കൽ. അതുവരെ, സംബന്ധിച്ചിടത്തോളം എന്നെ ഫ്യൂഷനും കാണാൻ കഴിഞ്ഞിട്ടില്ല.<noinclude></noinclude> 6m696sp22cqtv7x464cg8n0gbk7v5oa താൾ:1982-dhikkariyude-kathal-c-j-thomas.pdf/135 106 83968 244158 2026-07-01T11:33:27Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ശൂന്യമായ താൾ സൃഷ്ടിച്ചു 244158 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude><noinclude></noinclude> fqw8ehfk68b04sipi41r3uwamtl9bnw 244159 244158 2026-07-01T11:33:44Z Manojk 804 /* എഴുത്ത് ഇല്ലാത്തവ */ 244159 proofread-page text/x-wiki <noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude> f9yo5gijobt550bbf61sdvtzliuqhft താൾ:1982-dhikkariyude-kathal-c-j-thomas.pdf/48 106 83969 244160 2026-07-01T11:33:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '46 സാത്താൻ വ്യക്തിത്വമില്ല. സെമിറ്റിക് സാത്താനും സെമിറ്റിക് ദൈവവും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന പാത്രങ്ങളാണ്. സിദ്ധാന്തപരമായി അഗാധമോ സങ്കീ ർണ്ണമോ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244160 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>46 സാത്താൻ വ്യക്തിത്വമില്ല. സെമിറ്റിക് സാത്താനും സെമിറ്റിക് ദൈവവും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന പാത്രങ്ങളാണ്. സിദ്ധാന്തപരമായി അഗാധമോ സങ്കീ ർണ്ണമോ അല്ലെങ്കിലും, അകൃത്രിമസുന്ദരമായ ഒരു കലാ സൃഷ്ടിയാണ് സാത്താൻ. ഒരു തമോഗുണതേജസ്സ്, നാടോടിക്കഥയിൽ ചീത്തയെക്കുറിക്കുന്ന ഒരു ബീജ ഗണിത ചിഹ്നം മാത്രം. ഓരോ ജനതയുടേയും സംസ് കാരത്തിന്റെ സങ്കീർണ്ണതയാണല്ലോ അവർ സൃഷ്ടി ക്കുന്ന ഭാവനാചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്. നാരദ കുന്തീദേവിയുടെയും സ്വഭാവവൈചിത്ര്യം അഗാ അവരെ നിമ്മിച്ച സംസ്കാരത്തിൻറ ചിത്ര്യത്തെ കാണിക്കുന്നു. പുരാതന പീനയോടും ഭാരത ത്തോടും താരതമ്യപ്പെടുത്തിനോക്കുമ്പോൾ സെമിറ്റിക്കു കാർ വളരെ പിന്നിലാണു നില്ക്കുന്നതു. ശിശുമനസ്സിനു മാത്രം വൈരുദ്ധ്യരഹിതമായി സങ്കല്പിക്കു വന്ന ഒന്ന് തമോഗുണമാത്രമായ ഒരു പാത്രം. എങ്കിലും തിന്മയുടെ ചിത്രീകരണമെന്ന നിലയിൽ സാത്താനെന്ന സൃഷ്ടി അന്യാദൃശമാണ്. ഇതരസംസ്കാരങ്ങളിലെങ്ങും അങ്ങ നെയൊരു പാത്രത്തെ കാണുകയില്ല. പിശാചം ഉൾക്കൊള്ളുന്നത് ആസുരപ്രഭാവത്തേക്കാൾ ശി യേറിയ എന്തോ ഒന്നാണ്. പാതാളരക്ഷസ്സുകൾ വെറും പ്രാകൃതരൂപങ്ങളാണ്. സന്മാതൃശാസ്ത്രപരമായിട്ടും വേദ ശാസ്ത്രപരമായിട്ടും സാത്താൻ ഈശ്വരനോടു ബന്ധപ്പെട്ട വനാണ്. ഇരുട്ടും വെളിച്ചവുമെന്നപോലെ ഏകകാല ത്തിൽ പരസ്പരവിരുദ്ധവും പരസ്പരസാപേക്ഷവു മാണ് ഐശ്വരപൈശാചശക്തികൾ. "നന്മതിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷമൂലമാണ് സാത്താൻ ഈറ്റില്ലംചുഴിഞ്ഞാലോചിച്ചാൽ ഈശ്വരൻറയും . സാത്താനു ഈശ്വരനോടു ബന്ധപ്പെട്ടല്ലാതെ നില നില്പില്ല. ഈശ്വരോത്ഭവത്തോടെ സാത്താനും ജനിച്ചു. ലോകങ്ങളുടെ സ്രഷ്ടാവിനു വിരുദ്ധമായി നിഷേധ ത്തിന്റെ അത്മാവ്, സർവ്വവ്യാപിയെ നിരന്തരം വെല്ലു വിളിക്കുന്ന ശൂന്യതയുടെ കാതൽ, ഈശ്വരശക്തിയായ<noinclude></noinclude> flwup2down45a7si6bmk20iegcv3v1q താൾ:1982-dhikkariyude-kathal-c-j-thomas.pdf/56 106 83970 244161 2026-07-01T11:33:57Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '51 സഖാവും കത്തനാർ തിനേയും എതിക്കുക; അങ്ങനെ എപ്പോഴും ഭൂരിപക്ഷ ത്തിന്റെ മറ പറ്റിനിന്നും ന്യൂനപക്ഷത്തിനെ പീഡി പിക്കുക. മന്ത്രവാദി, കാപാലികൻ, ബ്രാഹ്മണൻ, മഹാപി, വ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244161 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>51 സഖാവും കത്തനാർ തിനേയും എതിക്കുക; അങ്ങനെ എപ്പോഴും ഭൂരിപക്ഷ ത്തിന്റെ മറ പറ്റിനിന്നും ന്യൂനപക്ഷത്തിനെ പീഡി പിക്കുക. മന്ത്രവാദി, കാപാലികൻ, ബ്രാഹ്മണൻ, മഹാപി, വ്യക്കാരൻ പാതിരി മുതലായവരോടൊപ്പം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ വഗ്ഗത്തിന്റെ ചരിത്രം വളരെ രസാവഹമാണ്: നീണ്ടതും. ഭൂതകാലാകാരത്തിലേക്കു മരണ ചുഴിഞ്ഞുനോക്കി യാൽ ഒരു അഗ്നികുണ്ഡത്തിനകത്തേക്കു എന്തോ ഒക്കെ യിട്ട് പുകയുണ്ടാക്കി, നിരത്ഥകമായ പദങ്ങളും മന്ത്രിച്ചു കൊണ്ടിരിക്കുന്ന ഒരു വികൃതരൂപത്തെ കാണാം. ത്തിൻറയും ഇടിവെട്ടുന്നതിന്റേയും, മാംസം വേവുന്ന ലിന്റേയും രഹസ്യം അവനറിയാമത്രെ. അവൻ സകല രോഗവും ഭേദമാക്കും. മററുള്ളവക്കറിഞ്ഞുകൂട ത്തതെല്ലാം അവനറിയാം. അവനാണ് സകല പുരോഹിതന്മാരുടേ യം വല്യപ്പൂപ്പനായ മന്ത്രവാദി. അവന്റെ ജീവിതതത്വ ഇതാണ്. അറിയാൻ പാടില്ലാത്തത് എല്ലാം സലമതങ്ങളുടേയും അടിസ്ഥാനം ഇതാണ്. നിർവ്വാണരഹസ്യവും കുർബ്ബാന രഹസ്യവും എല്ലാം ഇതു അജ്ഞനുമായ മനുഷ്യനെ ഭയപ്പെ ടുത്തി ഭരിക്കുവാനുള്ള തന്ത്രം. മന്ത്രവാദിയുടെ സന്താനപര പരയിൽ നരബലിക്കാരനായ കാപാലികനും അഹറോ തന്നെ.. ന്റെ അനുയായികളും വന്നുകൂടി. ബ്രാഹ്മണമതം ആരംഭ കാലത്തിൽ എന്തായിരുന്നാലും നാമറിയുന്ന കാലത്ത് നമ്പൂതിരിയുടെ കൂടെ ലൈംഗികകർമ്മം നടത്തുന്ന അന്യ ജാതി സ്ത്രീകൾക മോക്ഷവിതരണം ചെയ്യാനുള്ള ഒരേ ജൻസിയായിത്തീർന്നിരുന്നു. ക്രിസ്തുവിന്റെ പുറംക വരു ന്നവരുടെ @LD അതിലും രസകരമാണു. അവരുടെ പ്രധാനചിന്ത വിഷയങ്ങൾ പരിച്ഛേദനം വേണ്ടയോ, ഏകത്വത്തിൽ ത്രിത്വമോ, ത്രിത്വത്തിൽ ഏകത്വമോ എന്നൊക്കെയായിരുന്നു. അതുകൊണ്ട്, പിൽക്കാലങ്ങളിൽ പാളിച്ചകം പിളർപ്പും, റഷ്യയിലെ പുരോഹിതൻ 'പ്രഥമരാത്രി അവകാശവുമൊക്കെ വരുന്നു. വേണോ<noinclude></noinclude> iyythtx8reh6cz33mdsbbw6wnvwcr73 താൾ:1982-dhikkariyude-kathal-c-j-thomas.pdf/66 106 83971 244162 2026-07-01T11:34:02Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '64 ധിക്കാരിയുടെ കാതൽ ഒന്നും ചെയ്യുന്നതല്ല. കണ്ണടയ്ക്കുന്നതുമല്ല. വസ്തുനിഷ്ഠമായ പഠനത്തിന്റെ വ്യഗ്രതയിൽ സ്വന്തം കായ്യം മറന്നു പോകുന്നുവെന്നതുമാത്രമാവാം. പ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244162 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>64 ധിക്കാരിയുടെ കാതൽ ഒന്നും ചെയ്യുന്നതല്ല. കണ്ണടയ്ക്കുന്നതുമല്ല. വസ്തുനിഷ്ഠമായ പഠനത്തിന്റെ വ്യഗ്രതയിൽ സ്വന്തം കായ്യം മറന്നു പോകുന്നുവെന്നതുമാത്രമാവാം. പോരെ ഇടച്ചേരിയെന്നതു യാതൊരു സാമൂഹ്യഘടനയ്ക്കും ഒഴിച്ചു കൂടാത്ത ഒരു വഗ്ഗമാണ്. ഏതു സമുദായത്തേയും മൂന്നായി ഭാഗിക്കാം. ബൂർഷ്വാ, പെറ്റിബൂർഷാ ഭരണകക്ഷിയംഗങ്ങൾ എന്നിങ്ങനെ മേൽച്ചേരി ഭിന്നസാ മൂഹ്യഘടനകളിൽ വിവിധ നാമധേയങ്ങളിൽ അറിയ പ്പെടുന്നു. കീച്ചേരി എവിടെയായാലും "വിറക് വെട്ടു വെള്ളം കോരുകയും 'തന്നെ. ഇടച്ചേരിയുടെ കഥ ഇതിലൊക്കെ വിചിത്രമാണ്. ഈ വത്തെ ഇല്ലായ്മ ചെയ്യുക സാദ്ധ്യമല്ല. കാരണം ഇതിനെക്കൊണ്ടു്, മേൽ ച്ചേരിക്കും കീഴ്ച്ചേരിക്കും പ്രയോജനമുണ്ട്. ങ്കിൽ ഇവരുടെ മുടക്കുമുതൽ ഒഴിപ്പിക്കാനും നിവൃത്തിയില്ല. സുബുദ്ധിയും കുബുദ്ധിയും മാത്രമാണവരുടെ കച്ചവട സാധനം, ഏതു സാമൂഹ്യഘടനയിലും ദുർഘടം പിടിച്ച പണികൾ ചെയ്തുതീർക്കുവാനുള്ളത് ഇവ രണ്ടിന്നുമാണ് ല്ലോ, ഇടച്ചേരിയുടെ ഭാരം മേൽച്ചേരിയുടേതിനേക്കാൾ കൂടുതലോ കുറവോ എന്നു ശാസ്ത്രജ്ഞന്മാർ തന്നെ തീരുമാ നിക്കട്ടെ. അവക്ക് ആ പങ്കു ലഭിക്കുവാനുള്ള അവകാശ ത്തെപ്പറ്റിയും തക്കമില്ല നമ്മുടെ നാട്ടിൽ ഈ വർഗ്ഗത്തെ ക്കൊണ്ട് എന്തു ഭാരമുണ്ട് എന്നു മാത്രമാണ് ഇവിടെ ചർച്ചാവിഷയം. അവർ ഒരു ഭാരമാണെന്ന കഥ നിഷേ സിക്കാവുന്നതല്ല. സ്വഭാണ്ഡവും ഭാരം തന്നെയാണല്ലോ. വിദേശാധിപത്യം അവസാനിച്ചു. മേൽച്ചേരിയുടെ ഭൂരിഭാഗവും നാട്ടുകാരായിത്തീർന്നു. വൈസ്രോയിക്കും കൂട്ടക്കും പകരം, അവരുടെ ശമ്പളത്തിന്റെ അനേകമടങ്ങു ശമ്പളം പറ്റുന്ന ഒരു മന്ത്രിസൈന്യം വന്നു. അതിനെ പറ്റി പരാതിയൊന്നുമില്ല. ഒന്നാമതും അവർ നാട്ടുകാരാ ണല്ലോ. രണ്ടാമതും ജനാധിപത്യത്തിനുവേണ്ടി കൊടു ക്കേണ്ട വിലയിൽ ഒരു പങ്കുമാണതു്. അതുകൊണ്ട് ഈ പുതിയ മേച്ചേരിയെ നമുക്കും അംഗീകരിക്കുക. അതങ്ങ നെ നടക്കട്ടെ. ഈ മാറ്റത്തിനനുസരിച്ച് ഇടച്ചേരിയുടെ<noinclude></noinclude> 2invnsc4t7ld0636wonetn8iqh31eyk താൾ:1982-dhikkariyude-kathal-c-j-thomas.pdf/78 106 83972 244163 2026-07-01T11:34:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '76 ധിക്കാരിയുടെ കാതൽ പൊതുജനം കഴുതയാണ് ങ്കിൽ ചരിത്രത്തിലെ വിലപ്പെട്ട സകലതും പൊതുജന ത്തിന്റെ എതിർപ്പിനെ നേരിട്ടുകൊണ്ടാണ് ഉണ്ടായിട്ടു പൊതുജനത്തിനു പൊതുവായി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244163 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>76 ധിക്കാരിയുടെ കാതൽ പൊതുജനം കഴുതയാണ് ങ്കിൽ ചരിത്രത്തിലെ വിലപ്പെട്ട സകലതും പൊതുജന ത്തിന്റെ എതിർപ്പിനെ നേരിട്ടുകൊണ്ടാണ് ഉണ്ടായിട്ടു പൊതുജനത്തിനു പൊതുവായി ഒരു ചിന്താ ശക്തിയില്ല, വികാരാവേശം മാത്രമേയുള്ളു. ഈ വികാരം പൊതുക്കായ്യങ്ങളിൽ വിശ്വസിക്കാവുന്ന ഒരു വഴികാട്ടി ഇല്ല. ഏതെങ്കിലുമൊരാശയം ഉത്ഭവിച്ചുകഴിഞ്ഞാൽ അതു വിജയിച്ചു അതിനു പ്രതിഷ്ഠയും പൂജാരിയും മതവുമെല്ലാം സിദ്ധിച്ചുകഴിഞ്ഞു മാത്രമേ പൊതുജനം അതിനെ സ്വീക രിക്കുന്നു. ആദ്യഘട്ടത്തിൽ അസ്തമിക്കാതിരിക്കുന്നെ പൊതുജനത്തിന്റെ പിന്തുണകൊണ്ടല്ല. അതിനെ കൊല്ലാൻ ജനതയ്ക്കു ശക്തിയില്ലാതെപോ യതു കൊണ്ടു മാത്രമാണ് യുക്തിവിചാരം ചെയ്യുകയെ ന്നതു ജനസാമാന്യത്തിന്റെ പതിവല്ല. രാഷ്ട്രീയകാര്യങ്ങ ളിൽ തീവ്രമായ വാദപ്രതിവാദങ്ങൾ നടക്കുന്നതു നാം കാണാറുണ്ടു്. അതിന്റെ പേരിൽ ആരും കക്ഷിമാറിയതാ യിട്ടറിവില്ല. സ്വതവേ ദുഷിച്ച അന്തരീക്ഷത്തിൽ, അല്പം വിഷം കൂടി പകരാനേ അത്തരം തക്കങ്ങൾ സഹായിക്കു കയുള്ളു. മിക്ക മനുഷ്യരും വലുപ്പത്തെയും ശക്തിയേയും ആരാധിക്കുന്നവരാണ്. ഒരു തത്വം ശരിയോ തെറോ എന്ന പ്രശ്നം അവർ അവഗണിക്കുന്നു. അതിനെന്തു പ്രചാ രവും ശക്തിയുമുണ്ടെന്നതാണു പ്രധാന കായം. ചില മതങ്ങൾ അവരുടെ എണ്ണം പെരുപ്പിക്കാൻ വേണ്ടി ഏതു ദുഷ്കവും നടത്തുന്നതും, കമ്യൂണിസ്റ്റുകാർ സോവി യ് പല്ലവി പാടുന്നതുമെല്ലാം ഈ ചിന്താഗതിയെ ആദ രിച്ചാണ്. ''ചേരതിന്നുന്ന നാട്ടിൽ ചെന്നാൽ പേരയുടെ നടുമുറി തിന്നണം.'' അതാണു ജനകീയ ഫിലോസഫി. ഇന്നലെ ദാവിദ് പുത്രന്നു ഹോശാന എന്നട്ടഹ സിച്ച യഹൂദജനതതന്നെയാണ് ഇന്നു "അവനെ ക്രൂശിക്ക' എന്നലറുന്നതും. യേശുവിനും ആ ജനക്കൂട്ട വല്ല വ്യാമോഹവുമുണ്ടായിരുന്നെങ്കിൽ ''കാവേ, അവർ ചെയ്യുന്നതെന്തെന്നറിയായ്കയാൽ<noinclude></noinclude> 12udlcru1boufks000l0j76mvbvushx താൾ:1982-dhikkariyude-kathal-c-j-thomas.pdf/88 106 83973 244164 2026-07-01T11:34:11Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '86 ധിക്കാരിയുടെ കാതൽ ഭീതികൾ, വികാരങ്ങൾ എന്നിങ്ങനെ പലതും പരിണ മിക്കുന്നുണ്ട്. ഇവയൊന്നും മനുഷ്യവർഗ്ഗത്തിനു പൊതു വായിട്ടില്ല. സൗന്ദര്യബോധം തീണ്ടാതെ ജീവിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244164 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>86 ധിക്കാരിയുടെ കാതൽ ഭീതികൾ, വികാരങ്ങൾ എന്നിങ്ങനെ പലതും പരിണ മിക്കുന്നുണ്ട്. ഇവയൊന്നും മനുഷ്യവർഗ്ഗത്തിനു പൊതു വായിട്ടില്ല. സൗന്ദര്യബോധം തീണ്ടാതെ ജീവിച്ചു മരി കഴിയുന്നവരുണ്ടായിരിക്കാം. മിസ്റ്റിക്കുകൾക്കു യുക്തികൊണ്ടൊരു കാര്യവും നേടാനില്ല. ശരീരമെന്ന തൊഴിച്ചുനോക്കിയാൽ ഓരോ ക്കാൻ ഓരോ പ്രത്യേക പ്രപഞ്ചമാണെന്നു തോന്നത്തക്ക വൈവിധ്യം കാണാനുണ്ട്. സമത്വമെന്നും സഹിഷ്ണുതയെന്നും നീതി ഒക്കെപ്പറഞ്ഞതൊന്നും ശാരീരികമല്ലല്ലോ. ഈ വക കാലത്തിൽ സാമ്യത്തെക്കാളധികം വൈരുദ്ധ്യമാണ് കാണുന്നതെങ്കിൽ അതിലത്ഭുതപ്പെടാനില്ല. അതാണു പ്രപഞ്ചത്തിന്റെ സൗന്ദം. ഓരോ വ്യക്തിക്കും നുള്ള ലരും റെയിലുകൾ അവന്റെ സ്വന്തമായിട്ടുണ്ട്. സ ഓടേണ്ട സാർവ്വത്രിക റെയിലുകൾ നിർത്തുമ്പോൾ മർദ്ദനത്തിന്റെ കളമൊരുക്കൽ കഴിഞ്ഞു. പക്ഷേ, ഇതൊ ന്നും സാമ്യവാദി അനുവദിച്ചുതരികയില്ല. പള്ളിക്കൂടം വിട്ടു കുട്ടികൾ നാലുപാടും ചിതറുന്നതു് അവനും ദുസ്സഹ മാണ്. രണ്ടുലക്ഷം പട്ടാളക്കാർ ഒറ്റയന്ത്രം പോലെ കവാത്തെടുക്കുന്നതിലാണവൻ സൗന്ദര്യം കാണുന്നത്. വളഞ്ഞവരകളെല്ലാം വൈകൃതമാണ്. നേർവരകളും ചതു രങ്ങളുമാണ്. സുന്ദരം . അവന്റെ കണ്ണിൽ മനുഷ്യസമു മായ ഒരു ഭീമജീവിയാണ്. ഈ ജീവിയുടെ അംഗങ്ങൾ തമ്മിലോ അവയുൾക്കൊള്ളുന്നു ഘടകങ്ങൾ തമ്മിലോ വൈചിത്ര്യമുണ്ടാകാൻ പാടില്ല. അവ ഏകയോഗക്ഷേമ മായി വളരണമെങ്കിൽ പരിപൂർണ്ണസാമ്യമുണ്ടായിരി ക്കണം. സാമ്യമില്ലാതെ ശരീരത്തിലെന്തെങ്കിലും കണ്ടാൽ അതു രോഗാണുവായിരിക്കും. അതിനെ നശിപ്പിക്കുന്നത് ഒരു വിശുദ്ധകവുമാണ്. പക്ഷേ, ഇവിടെ ഒന്നാലോ ചിക്കാനുണ്ട്. സ്വയം വിവേചനശക്തിയുള്ള വ്യക്തി കൾ എങ്ങനെ ഒരു അണുവായിത്തീരും? അത് ആശാസ്യ മാണെന്നിരുന്നാൽത്തന്നെ നടപ്പുള്ളതല്ല. ഒരു കൈയോ കാലോ സ്വയം ചിന്തിക്കുന്നില്ല. പക്ഷേ, മനുഷ്യർ കൂട്ടമാ യിട്ടല്ല വ്യക്തികളായിട്ടാണ് ചിന്തിക്കുക. അതിനെ<noinclude></noinclude> 03ha2thztplz909ls3ltfz26wtn1bmm താൾ:1982-dhikkariyude-kathal-c-j-thomas.pdf/97 106 83974 244165 2026-07-01T11:34:16Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കലയും ബഹുജനവും 95 ഭിന്നമായിരിക്കും അത്. പക്ഷേ, പലപ്പോഴും ഭിന്നമല്ലാ തെയും കണ്ടിട്ടുണ്ടല്ലൊ. അല്ല, സൗന്ദബോധം ഒരു വെച്ചുകെട്ടലല്ല വിശപ്പടക്കലും ലൈംഗികാസക്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244165 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കലയും ബഹുജനവും 95 ഭിന്നമായിരിക്കും അത്. പക്ഷേ, പലപ്പോഴും ഭിന്നമല്ലാ തെയും കണ്ടിട്ടുണ്ടല്ലൊ. അല്ല, സൗന്ദബോധം ഒരു വെച്ചുകെട്ടലല്ല വിശപ്പടക്കലും ലൈംഗികാസക്തിയും പോലെ ഒരു ജീവിതധനമാണ്. എല്ലാ ജീവജാലങ്ങ ളിലും ഇതിന്റെ വിവിധരൂപങ്ങൾ കണ്ടെത്താം. നിറം, രൂപം, മണം, സ്പർശം, ശ്രുതി, അംഗവിക്ഷേപ ഇങ്ങനെ നിരവധിയാണല്ലോ സൗന്ദ്യബോധത്തിന്റെ വിഷയങ്ങൾ. ഇവയിലേതെങ്കിലുമൊന്നിൽ രസിക്കാത്ത വർ ചുരുങ്ങും. അതുകൊണ്ട് സൗന്ദ്യബോധവും വളരും, മറ്റു ധമ്മങ്ങൾപോലെതന്നെ ചില പ്പോൾ സാവധാനമായിട്ടും. ഏതായാലും അടിസ്ഥാന മുറച്ചതായതുകൊണ്ട് കലോപാസകൻ നിരാശപ്പെടേണ്ട കായമില്ല. ആത്മാക്കളുടെ സുഹൃത സമ്മേളനം ഇതിനോടുചേ അഞ്ചാമതായിട്ടാണു ജനാധി പത്യത്തിന്റെ കാര്യം ആവിർഭവിക്കുന്നതു്. കലയിൽ യാതൊരു ജനാധിപത്യവും ആവശ്യമില്ല. അതില്ലാത്ത തിന്നു വേണ്ടത്ര വില കലാകാരൻ കൊടുക്കുന്നുണ്ട്. ജന കീയപിന്തുണ അവകാശപ്പെടാൻ കലാകാരനു കായമില്ല. ജനകീയ തീരുമാനമനുസരിച്ചല്ല. അവൻ ഈ തൊഴിൽ സ്വീകരിച്ചത്. വിജയം വേണമെങ്കിൽ അവനതു സ്വയം നമിച്ചുകൊള്ളണം. അല്ലെങ്കിൽ അവൻ പുറന്തള്ളപ്പെടും. രാജയമടഞ്ഞ കച്ചവടക്കാരനെയോ നേതൃത്വം നഷ്ട രാഷ്ട്രീയപ്രവർത്തകനെയോപോലെ മാത്രമേ അവനു പരാതിപ്പെടാൻ വകയുള്ളൂ. അത്തരം പരാജയങ്ങ ളൊന്നും ബഹുജനങ്ങളുടെ നിർദ്ദേശമനുസരിച്ചു. കലാ സൃഷ്ടി ചെയ്യുന്നതുകൊണ്ടും പരിഹരിക്കാവുന്നതല്ല. (ബഹുജനങ്ങളുടെ തീരുമാനമെന്നുപറഞ്ഞാൽ, യഥാർത്ഥ ത്തിൽ അവരെ ഏറ്റവും വിജയകരമായി കബളിപ്പി ക്കുന്ന വിക്രമന്മാരുടെ ആജ്ഞയെന്നർത്ഥം. ഇതേ കാര ണംകൊണ്ടു തന്നെയാണു കലയ്ക്കു രാഷ്ട്രത്തിന്റെ സഹായം പ്പെട്ട<noinclude></noinclude> ofej6ks3uj1bkbm9dg0n3h5t5ji3iwu താൾ:1982-dhikkariyude-kathal-c-j-thomas.pdf/106 106 83975 244166 2026-07-01T11:34:24Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '104 കൊണ്ട് അതു ധിക്കാരിയുടെ കാതൽ 'ഭക്ത ടാർസൻ' എന്ന തമിഴ് ചിത്രം കാണാൻ തിക്കി കൂടിയ ജനങ്ങളിൽ മൂന്നുപേർ ഞെങ്ങി മരിക്കുകയും അഞ്ചുപേർ ബോധശൂന്യരാകയും ചെയ്തു എന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244166 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>104 കൊണ്ട് അതു ധിക്കാരിയുടെ കാതൽ 'ഭക്ത ടാർസൻ' എന്ന തമിഴ് ചിത്രം കാണാൻ തിക്കി കൂടിയ ജനങ്ങളിൽ മൂന്നുപേർ ഞെങ്ങി മരിക്കുകയും അഞ്ചുപേർ ബോധശൂന്യരാകയും ചെയ്തു എന്നിരിക്കട്ടെ. ആ തമിഴ് ചിത്രം നല്ലതാണെന്നും അതുകൊണ്ടു തെളി യുന്നുവെന്നാരും പറയുകയില്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ ക ആളുകൾ ഒരു കാര്യത്തിനുവേണ്ടി മരിക്കുന്നതു കൊണ്ടു മറ്റുള്ളവർ അതിനെ ആദരിക്കണമെന്നില്ല. അവർ തെറ്റിദ്ധാരണയുടെ ഇരകളാണെന്നുവരാം. വരാൻ പോകുന്ന ത്യാഗം അവർ അറിഞ്ഞിരുന്നില്ലെന്നുതന്നെയും വരാം. അവരുടെ ആത്മതയെ ചോദ്യം ചെയ്യാതെ തന്നെ അവരുടെ വിശ്വാസത്തെ നിഷേധിക്കാം.<noinclude></noinclude> 8fscjl7nfl5gqle17tq0m3d35yweo1j താൾ:1982-dhikkariyude-kathal-c-j-thomas.pdf/116 106 83976 244167 2026-07-01T11:34:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '114 ധിക്കാരിയുടെ കാതൽ ഇന്നും പള്ളികൾക്കു പുറത്തിറങ്ങിയിട്ടില്ല. നമ്പ്യാരും നമ്പിഷ്ഠാതിരിയും തമ്മിലുള്ള വ്യത്യാസം അറിയാവുന്ന ക്രിസ്താനികളുണ്ട്. പക്ഷേ, പഴയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244167 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>114 ധിക്കാരിയുടെ കാതൽ ഇന്നും പള്ളികൾക്കു പുറത്തിറങ്ങിയിട്ടില്ല. നമ്പ്യാരും നമ്പിഷ്ഠാതിരിയും തമ്മിലുള്ള വ്യത്യാസം അറിയാവുന്ന ക്രിസ്താനികളുണ്ട്. പക്ഷേ, പഴയകാറുകാരും പുത്തൻ കൂറുകാരും തമ്മിലുള്ള വ്യത്യാസമറിയാവുന്ന ഹിന്ദുക്കൾ ചുരുക്കമാണ്. (വെറും കൃഷിക്കാക്കറിയാമായിരിക്കാം. പക്ഷേ, അഭ്യസ്തവിദ്യരെന്നഭിമാനിക്കുന്നവക്കറിയില്ല. യൂറോപ്യൻ ചരിത്രവും ഇബ്സനും മുഴുവൻ ഹൃദിസ്ഥ മാക്കിയ ബിരുദധാരിക്കിന്നും കത്തോലിക്കും ക്രിസ്ത്യാ നിയും പയ്യായ പദങ്ങളാണ്. ഘടോൽക്കചൻ എന്നുച്ചരി ക്കാൻ യാതൊരു വിഷമവുമില്ലാത്ത ചില നടന്മാർ ദാവീദ് എന്ന പേരിനുമുമ്പിൽ മാംസം കണ്ട പശുവിനെ പോലെ മണപ്പിച്ചുനില്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഇപ്പ യുന്നതു വഗ്ഗീയത്വമാണെങ്കിൽ ആ കുറ്റം ഞാൻ സ ന്തോഷം ശിരസാ വഹിക്കുന്നു. പക്ഷേ, നമ്മുടെ ഈ മനോ ഭാവം സഹിഷ്ണുതയ്ക്കു നാം സമ്പാദിച്ച കീർത്തിയെ ചോദ്യം ചെയ്യുന്നുണ്ട്. ക്രിസ്ത്യാനിയുടെ മതഭ്രാന്താണീ അവഗണ നയ്ക്കു കാരണം എന്നൊരു പക്ഷമുണ്ട്. അതു കുറെയൊക്കെ ശരിയാണ്. പക്ഷേ, താലികെട്ടും പുലകുളിയും ശ്രാദ്ധവും തോടയം പുറപ്പാടും എല്ലാം അംഗീകരിച്ച ഒരു വ ത്തോട് എന്തിനു വെറുപ്പ് കാണിക്കണം ? വാസ്കോഡി ഗാമയ മുമ്പുള്ള ഇന്ത്യൻ ക്രിസ്തുമതം ഹിന്ദുസംസ്കാര ത്തിന്റെ ഒരു വകഭേദം മാത്രമാണ്. എണ്ണമറ്റ ദേവ കൾക്കു വിശ്രമമരുളുന്ന 'ഒളിമ്പസ്സിലേക്കു ഒരു ദൈവ ത്തെക്കൂടി സ്വാഗതം ചെയ്തതു വലിയൊരധമല്ലല്ലോ. ഇന്നും യൂറോപ്പിലെ ഏക അപരിഷ് കൃതവമായ പോർ ടുഗീസുകാർ ഇവിടെ വന്നു കാട്ടിക്കൂട്ടിയ വികൃതികൾക്കു മാപ്പു പറയാതെ നിവൃത്തിയില്ല. പക്ഷേ, ആ സംഭവ ത്തിനു പതിനഞ്ചു ശതാബ്ദം മുമ്പാണ് ആ നസറേത്തു കാരൻ ആശാരിച്ചെക്കൻ കേരളത്തിലെത്തിയതു്. ഈ പുതിയ ബൗദ്ധന്മാരുടെ കൈവശം ഒന്നുമുണ്ടായിരിക്കയി ല്ലെന്നു നാം മുൻവിധിയെഴുതി. അധമതാബോധം കൊണ്ടു നാണിച്ച് അവരാകട്ടേ, പൂർവ്വികസ്വത്തിൽ അവ കാവില്ലെന്നു ഭയന്നും ഒളിച്ചോടി സ്വയം ബഹിഷ്കൃത<noinclude></noinclude> dxj14a2st3qc2n0x4ayv429nff8lpmp താൾ:1982-dhikkariyude-kathal-c-j-thomas.pdf/117 106 83977 244168 2026-07-01T11:34:42Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബൈബിൾ 115 യി. സ്വന്തം പാനകളും വേറേ നാട്യരംഗവും അവര നിമ്മിച്ചു. ഇതിനാരെയാണു കുറ്റപ്പെടുത്തുക? ആരെയും കുററപ്പെടുത്തേണ്ട. ഇവയൊക്കെ ചരിത്രത്തിലെ അച്ചടി പ്പിഴകളാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244168 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ബൈബിൾ 115 യി. സ്വന്തം പാനകളും വേറേ നാട്യരംഗവും അവര നിമ്മിച്ചു. ഇതിനാരെയാണു കുറ്റപ്പെടുത്തുക? ആരെയും കുററപ്പെടുത്തേണ്ട. ഇവയൊക്കെ ചരിത്രത്തിലെ അച്ചടി പ്പിഴകളാണ്. നമുക്കു മുന്നോട്ടാണല്ലോ പോകേണ്ടത്, ഭൂതകാലപ്രേതങ്ങളെയെല്ലാം നമുക്കവഗണിക്കാം. ദൈവവും പിശാചും ഇനി ബൈബിളിലൂടെ നമുക്കൊരു സവാരി നടത്താം. മഴ നനഞ്ഞൊലിച്ച പച്ചക്കാടു പുതച്ചുനില്ക്കുന്ന നമ്മുടെ കുന്നുകളിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകമാണത്. സ്മയാതപമേറ്റു കത്തിജ്ജ്വലിക്കുന്ന വിശാലമണൽക്കാടുകളാണധികവും. ഇടയ്ക്കിടയ്ക്ക് ഈത്തപ്പനത്തോപ്പുകളും അരുവികളും നിറഞ്ഞ ശാദ്വല പ്രദേശങ്ങൾ. ചെമ്മരിയാടും അജപാലഗായകരും. ഈജിപ്ത്, പലസ്തീൻ പാലും തേനും ഒഴുകുന്ന വാഗ്ദത്ത നാട് ഭൂമിശാസ്ത്രപരമായി ശരിയാണെങ്കിലും, എത്ര ചമൽക്കാരമുള്ള പ്രയോഗം ഭീമമായ ഒരു ജനതയുടെ പ്രയാണം നമുക്കിവിടെ കാണാം. നാല്പതു ദീർഘവത്സ രങ്ങൾ നീണ്ടുനിന്ന ഒരു പ്രയാണം. മനുഷ്യചരിത്ര ത്തിലെ ആദ്യത്തെ പൊതുപണിമുടക്കം, ദൈവത്തിന്റെ സ്വന്തജനത്തിനു വഴിമാറിക്കൊടുക്കുന്ന കടലുകൾ, മന്നാ പൊഴിയുന്ന ആകാശം. യുദ്ധാവസാനം വരെ അസ്തമനം ദീർഘിപ്പിക്കുന്ന സൂൻ, പകൽ മേഘത്തൂണായും രാത്രിയിൽ പ്രകാശനാളമായും പ്രത്യക്ഷപ്പെടുന്ന ഈശ്വരൻ അങ്ങനെ എന്തെല്ലാം ! ശതാബ്ദവിസ്ത മായ കുരുക്ഷേത്രങ്ങളും, മനുവിന്റേതിനെക്കാളും നിഷ് കൃഷ്ടമായ നിയമാവലികളും അവിടെയുണ്ട്. സേനനും അവിടെച്ചെന്നാൽ ശിംശോൻ എന്നൊരു സഖാ വനെ ലഭിക്കും. മുരളീധരനെപ്പോലെതന്നെ പാടുന്ന ഒരു പടവാളാണ് ദാവീദ്, ഗോപാലനല്ലെങ്കിൽ അജപാല ഭൂചലനം കൊണ്ടു ദ്വാരക ela തിരോഭവിക്കുന്നെ. ങ്കിൽ അവിടെ സോദോം നഗരം ആകാശാഗ്നികൊണ്ടു<noinclude></noinclude> grvq7ei1h8vpmyezx5pqvpumij806nh താൾ:1982-dhikkariyude-kathal-c-j-thomas.pdf/118 106 83978 244169 2026-07-01T11:34:53Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '116 ധിക്കാരിയുടെ കാതൽ ചാവുകടലായിത്തീരുന്നുമുണ്ട്. എന്നുവെച്ചു നമുക്കുള്ളതി അവിടെക്കാണുമെന്നമില്ല. നെല്ലാം പ്രതി രൂപ പക്ഷേ, നമുക്കില്ലാത്തതെന്തൊക്കെയുണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244169 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>116 ധിക്കാരിയുടെ കാതൽ ചാവുകടലായിത്തീരുന്നുമുണ്ട്. എന്നുവെച്ചു നമുക്കുള്ളതി അവിടെക്കാണുമെന്നമില്ല. നെല്ലാം പ്രതി രൂപ പക്ഷേ, നമുക്കില്ലാത്തതെന്തൊക്കെയുണ്ടെന്നു നോക്കുക. ലോകത്തിന്റെ പുത്രിമാർ പ്രായം തികഞ്ഞിട്ടും വിവാ ഹത്തിനു വഴികിട്ടാത്ത കന്യകമാർ എന്തുചെയ്തു ന്നറിയേണ്ടതാണ്. ഗൗതമൻ ഇന്ദ്രനു കൊടുത്ത ശാപം അവിടെയില്ല. എങ്കിലും ബത്ത്ബയുടെ ജലക്രീഡയും അനന്തരസംഭവങ്ങളും മനസ്സിലാക്കാമല്ലോ. യോനാഥനും ദാവീദും, ലോകോത്തരമായ ആ സൗഹാർദ്ദ കഥ, അച്ഛനെ ധിക്കരിച്ചും സ്നേഹിതനുവേണ്ടി സ്വന്തം കിരീടം വെച്ചൊ ഴിയുന്ന ആ മഹാകാവ്യം, അവിടെയാണുള്ളതു്. ലോകോ "പത്തിമാത്രം മതിയായി മിൽട്ടണ് ഒരു മഹാകാവ്യം രചിക്കാൻ. ആദിമനുഷ്യനായ ആദാമിനും ഈശ്വരൻ ഹവ്വായ നാരു സഖിയെ സൃഷ്ടിച്ചുകൊടുത്തു. എന്നിട്ട് എന്തോ ചിലതു ചെയ്യരുതെന്നും ഒരു നിരോ ധവും. സ്വഭാവികമായി ആ നിരോധം ലംഘിക്കപ്പെട്ടു. രണ്ടുപേക്കും നാണം വന്നു. അവിടം മുതലാണത്രേ ലോക ത്തിലെ കുഴപ്പങ്ങളെല്ലാം ആരംഭിക്കുന്നത്. അവർ ഇല കൊണ്ടു നാണം മറച്ചു. ഭൂമിയിൽ വേലചെയ്തു നെറ്റി യിലെ വിയപ്പോടുകൂടി ആഹാരം കഴിച്ചു. എന്നിട്ടും മരണമാണെന്നു സ്ഥാപിച്ച ആ ഈശ്വരൻ അടങ്ങുന്നു. കുപിതനായ ആ ദൈവം ഒരു മഹാപ്രളയവും വരുത്തിവച്ചു. എങ്കിലും തന്റെ പ്രിയപ്പെട്ട നോഹയും കുടുംബത്തിനും രക്ഷപ്പെ ടാൻ ഒരു കെട്ടുവള്ളം കൊടുത്തിരുന്നു. അതു കഴിഞ്ഞു അദ്ദേഹം പശ്ചാത്തപിച്ചു. ഇനി പ്രളയമുണ്ടാക്കുകയി ല്ലെന്നു പ്രതിജ്ഞചെയ്തു. അതിനു സാക്ഷിയായി മഴ വില്ലും ഉണ്ടാക്കി. എന്തൊരു ദൈവം ! നമ്മുടെ ദേവകോ ടികളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ദൈവം. ആ ഈശ്വരൻ സ്വയം ജനിച്ച്, ഇന്നും, പരിണാമ പ്രാ പിച്ച മനുഷ്യവർഗ്ഗത്തിന്റെ സ്നേഹമുള്ള പിതാവ് യി പരിണമിക്കുന്നതും നമുക്കവിടെ കാണാം. ഈശ്വരനെ മാത്രമല്ല, മനുഷ്യനെ ദേവതുല്യനായിട്ടും അതേസമയം<noinclude></noinclude> kpk7cnaxgiz9yldniunbpc6xw4pyzzt താൾ:1982-dhikkariyude-kathal-c-j-thomas.pdf/49 106 83979 244170 2026-07-01T11:35:06Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധിക്കാരിയുടെ കാതൽ 47 നന്മയുടെ പ്രതിസ്വഭാവമായ ചീത്തയുടെ സത്ത, വൈരു ദ്ധ്യത്തിന്റെ ഹേതു, പ്രപഞ്ചഗതിയുടെ എതിർഗതി. വിശ്വവ്യാപകമായ ഈ സാപേക്ഷ വൈരുദ്ധ്യത്തിനു മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244170 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ 47 നന്മയുടെ പ്രതിസ്വഭാവമായ ചീത്തയുടെ സത്ത, വൈരു ദ്ധ്യത്തിന്റെ ഹേതു, പ്രപഞ്ചഗതിയുടെ എതിർഗതി. വിശ്വവ്യാപകമായ ഈ സാപേക്ഷ വൈരുദ്ധ്യത്തിനു മനുഷ്യമനസ്സു ഒരു രൂപവിശേഷം കല്പിച്ചുകൊടുത്തു. ഇതരസംസ്കാരങ്ങളെ അപേക്ഷിച്ചു, മനുഷ്യ പാപവും മുക്തിമാർഗ്ഗവും മുഖ്യഭാരമായിട്ടുള്ള ഒന്നാണ് സെമിറ്റിക് സംസ്കാരം. ഭൂമി ഈശ്വരൻ ഒരു സന്മാപരീക്ഷണശാല മാത്രമാണ്. അച്ചടക്കലംഘന ത്തിനു ഒഴിവുവന്ന സ്ഥാനത്തേക്ക് ആളെടുക്കാനുള്ള ഒരു റിക്രൂട്ടിംഗ് ആഫീസ്. ആ നിലയ്ക്കു തിന്മയുടെ ഒരു പൂ ക ാ യ പ്രതീക അവിടെയുണ്ടായിരിക്കുക ന്യായമാണ്. പക്ഷേ, ഈ പ്രതീകത്തിനു ജീവനും മാംസവും നല്ലിയതു മഹാകാവ്യക്താക്കളാണ്. മനുഷ്യൻ തന്റെ രൂപത്തിൽ ദൈവത്തെ സൃഷ്ടിച്ചു എന്നു വോൾട്ടയർ പറഞ്ഞു സാത്താന്റെ സൃഷ്ടിയും മറെറാരു മാറ്റത്തിലല്ല. മിൽട്ടനും ഗെഥേയും ബർണാഡ് ഷായും അവരവരുടെ ദർശനമനുസരിച്ചു സാത്താന്മാരെ സൃഷ്ടിച്ചു ചീത്തയുടെ മൂർത്തി എന്ന ആശയത്തിനു കവിഭാവനയാകുന്ന ഹിരണ്യഗർഭത്തിൽ ജനിച്ച സന്തതി കൾ. സാത്താന്റെ ആദ്യസ്രഷ്ടാവായ ഈശ്വരൻ നല്ല തായിട്ടൊന്നും ആ പാത്രത്തിൽ ചേക്കാനുദ്ദേശിച്ചിരുന്നി ല്ലെങ്കിലും പുനർജ്ജന്മം സിദ്ധിച്ച സാത്താൻ ഒരു ഗംഭീര പുരുഷനാണ് പ്രത്യേകിച്ചും മിൽട്ടൻറ മഹാകാവ്യ ത്തിലെ പ്രതിനായകൻ. ധിക്കാരത്തിനു ബഹിഷ്കൃതരാക്കപ്പെട്ട ദേവദൂത ന്മാരുടെ സ്ഥാനം നിറയ്ക്കുവാൻവേണ്ടിയാണു മനുഷ്യ വർഗ്ഗം:സൃഷ്ടിക്കപ്പെട്ടത്. ഒരഗ്നിപരീക്ഷയ്ക്കുശേഷം മാത്രമേ അവ ആ സ്ഥാനം കൊടുക്കാനാവു. ദൈവം ആദിമനുഷ്യനായ ആദമിനെയും ഭായ ഹവ്വായേയും വൃന്ദാ വനസമാനമായ ഏദൻ തോട്ടത്തിലാക്കി. അവിടെ അവർ ജയിക്കേണ്ട പരീക്ഷയ്ക്കുള്ള അഗ്നിയും ആരാ<noinclude></noinclude> tixdbpbra1p8ayffz80u06oaefb409g താൾ:1982-dhikkariyude-kathal-c-j-thomas.pdf/50 106 83980 244171 2026-07-01T11:35:32Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '43 സാത്താൻ തിന്നരുതെന്നു. ചാരും സാത്താനായിരുന്നു. ആകെയൊരു നിയമ ഉണ്ടായിരുന്നു. അവിടെ. നന്മതിന്മകളെക്കുറിച്ചു മനു ഷ്യൻ ജ്ഞാനം കൊടുക്കുന്ന ഒരു പഴ ം സപ്പരൂപത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244171 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>43 സാത്താൻ തിന്നരുതെന്നു. ചാരും സാത്താനായിരുന്നു. ആകെയൊരു നിയമ ഉണ്ടായിരുന്നു. അവിടെ. നന്മതിന്മകളെക്കുറിച്ചു മനു ഷ്യൻ ജ്ഞാനം കൊടുക്കുന്ന ഒരു പഴ ം സപ്പരൂപത്തിൽ അവിടെ ഇഴഞ്ഞുകയറിയ ലൂസിഫറി പ്രേരണയിൽ കുടുങ്ങി അവർ ആ നിയമം ലഘിച്ചു. അവർ ശിക്ഷിക്കപ്പെട്ടു. ആ വൃന്ദാവനത്തിൽ നിന്നു നിഷ്കാസിതരുമായി. ഇങ്ങനെ മാലാഖയ്ക്കും മനു ഷ്യനും മോക്ഷം നഷ്ടപ്പെട്ടതിന്റെ കഥയാണു മിൽട്ടൻറ മഹാകാവ്യത്തിന്റെ ഇതിവൃത്തം. ഈ ദുരന്തദുരിതത്തി നെല്ലാം കാരണക്കാരനെന്ന നിലയ്ക്കു സാത്താൻ തന്നെ യായിരിക്കുമല്ലോ ആ ഇതിഹാസത്തിൽ മുഖ്യഭാഗമഭിന യിക്കുക. പ്രഫസർ എ. ജെ. എ. വാൽഡോക്ക് പറയ ന്നതുപോലെ, അവിടെ പല പാത്രങ്ങൾ തമ്മിൽ ഒരു മത്സരത്തിനു വകയില്ല. ഒരു പാത്രമേ അവിടെയുള്ള. സർവ്വശക്തൻ പ്രതിയോഗി, സ്രഷ്ടാവിനെ ചോദ്യം ചെയ്യുന്ന സൃഷ്ടി, സ്വാതന്ത്ര്യത്തിന്റെ പട നായകൻ, സ്വത്തിൽ സേവിക്കുന്നതിനേക്കാൾ ഭേദം നരകത്തിൽ ഭരിക്കുകയാണെന്ന തത്വത്തിന്റെ പ്രയോ കാവു, ജയത്തിനു വഴിയൊന്നുമില്ലെങ്കിലും അഭിമാന ത്തിനുവേണ്ടി മാത്രം ഭയങ്കരസമരത്തിലേർപ്പെടുന്ന സംഗ്രാമധീരൻ, അന്ധനായ സാഹസി, ഈശ്വരസൃഷ്ടി കളിൽ എല്ലാവരെക്കാളും ശക്തനെന്നു തെളിയിക്കപ്പെട്ട വൻ ആകെക്കൂടി മനുഷ്യമനസ്സിനു ഭാവനചെയ്യാവുന്ന തിലേക്കും വിശിഷ്ടനായ ഒരു പാത്രമായി സാത്താൻ പരിണമിച്ചിരിക്കുന്നു. പുരാണം ഗംഭീരമായ മഹാകാവ്യ മായി അവതരിച്ചപ്പോൾ, വചനം രൂപമായി; സാത്താൻ മനുഷ്യനായി. അത്ഭുതസിദ്ധികളുള്ള മനുഷ്യൻ. എങ്കിലും പരിപൂർണ്ണമനുഷ്യത്വമുള്ള ഒരു മനുഷ്യൻ. പ്രതിഭാശാലിയായ ഒരു സാത്താൻ. ദേവാസുരസമരരംഗങ്ങളിലെല്ലാം സാത്താൻ ഒരു കണ്ണനായി കാണപ്പെടുന്നു. പരാജയപ്പെടുന്നതുകൊണ്ടു സാത്താന്റെ മഹിമയ്ക്ക് ഒരു കുറവും വരുന്നില്ല. വീര ശ്രീക്കു മാറ്റു കൂടുന്നതേയുള്ളൂ. കർണ്ണനും പരാജയപ്പെടുക<noinclude></noinclude> 592g1zyjr8i5mynu4enztf17rtqi0au താൾ:1982-dhikkariyude-kathal-c-j-thomas.pdf/57 106 83981 244172 2026-07-01T11:35:58Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധിക്കാരിയുടെ കാതൽ 55 ഗാന്ധിജിയും ഒരു മതം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹ തെക്കൊണ്ടും വലിയ വിഷമമൊന്നുമില്ലായിരുന്നു. അഭി പ്രായങ്ങൾ മാറുന്നതിനും തെറ്റു സമ്മതിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244172 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ 55 ഗാന്ധിജിയും ഒരു മതം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹ തെക്കൊണ്ടും വലിയ വിഷമമൊന്നുമില്ലായിരുന്നു. അഭി പ്രായങ്ങൾ മാറുന്നതിനും തെറ്റു സമ്മതിക്കുന്നതിനും അദ്ദേഹത്തിനു വലിയ മടിയുണ്ടായിരുന്നില്ല. അദ്ദേഹ ത്തിന്റെ ശിഷ്യന്മാരാണ് യഥാർത്ഥ പുരോഹിതന്മാർ, കമ്യൂണിസത്തിലും ഉണ്ട് പുരോഹിതന്മാർ, രാഷ്ട്രീയ പുരോഹിതൻ ഇതരപുരോഹിതന്മാരിൽനിന്നും ഉത്തമനോ അധമനോ അല്ല. ഒന്നുകിൽ അവൻ ഭൂരിപക്ഷം ജനങ്ങൾ അംഗീകരിക്കുന്ന ഒരു ദൈവത്തിൻറ പൂജാരിയായി പ്രത്യക്ഷപ്പെടും. അല്ലെങ്കിൽ അവൻ സ്വയം സൃഷ്ടിച്ചു അതിന്റെ പരസ്യപ്പലകയായിത്തീരും. അതുമല്ലെങ്കിൽ സ്വയം ഒരു കുട്ടി ദൈവമായി മറ്റു പുരോ ഹിതന്മാരെ ശാന്തിക്കു നിയമിക്കും. ഒരു ദൈവത്തെ പാരമ്പര്യം പറയുക സകല പുരോഹിതന്മാരുടേയും പതിവാണ്. ക്രിസ്ത്യാനിയുടെ പുരോഹിതൻ പറയും അവനും വിശുദ്ധ പത്രോസ് മുതലുള്ള നൽവരമുണ്ടെന്നും. ഏതാനും കോടി സഹസ്രാബ്ദങ്ങൾ പുറകോട്ടു നടന്നാൽ (ബഹ്മാവിൻറ മുഖത്തുതന്നെ ചെന്നെത്താമെന്നാണ് ബ്രാഹ്മണന്റെ പക്ഷം, അവരുടെ അധികാരപട്ടയം ഇവി ടെയാരും പടുത്തതാണെന്നു അവർ അവകാശപ്പെടു കയില്ല അതിനു തെളിവൊന്നുമില്ലല്ലോ. കമ്യൂണിസ്റ്റ് നേതാവും പറയും മാർക്സ് മുതലുള്ള പാരമ്പയ്യം ലെനിൻ വഴി ഇങ്ങെത്തിയിട്ടുണ്ടെന്നു. ഖദർകാരനും പറയും താൻ പണ്ടു വെളളരിക്കായും പച്ചവെള്ളവും ഭുജിച്ചുകൊണ്ടു ഗാന്ധിയുടെകൂടെ ഉപ്പുകാച്ചിയിട്ടുണ്ടെന്നു. ഈ പാര പയ്യം പലപ്പോഴും 'നത്തുരാമനും ഗാന്ധിയുടെ പാര ലഭിച്ചതുപോലെയിരിക്കും. പുരോഹിതന്മാരെ എതിർത്ത ഒരു മരപ്പണിക്കാരനെ അവർ കൊന്നു. പക്ഷേ, കൊന്നുകഴിഞ്ഞ ഉടനെ അവർ അദ്ദേഹത്തെ പകുതി ദൈവവും പകുതി പുരോഹിതനുമാക്കി. കയാഫാസ് തന്നെ പിന്നീടു ക്രിസ്തുവിനെ ആരാധിച്ചു കാണണം . അതിനു ന്യായങ്ങളുണ്ട്. ഒന്നാമത് ആ ശവം പുരോഹി തന്മാരെ പിന്നിടും ചീത്തപറയുകയില്ല. രണ്ടാമത് പഴയ<noinclude></noinclude> bxe5zv7nj2f9b4165j7hhebt89589oc താൾ:1982-dhikkariyude-kathal-c-j-thomas.pdf/67 106 83982 244173 2026-07-01T11:36:00Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇടച്ചേരിയുടെ ഭാരം 65 യിടയിൽ എന്തു മാറ്റമാണുണ്ടായത്? വ്യക്തിപരമായി നോക്കിയാൽ പഴയ ഇടച്ചേരിയുടെ ഭൂരിഭാഗവും ഇന്നും ഇടച്ചേരിയായി അവശേഷിക്കുന്നുണ്ട്. പക്ഷേ, അവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244173 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഇടച്ചേരിയുടെ ഭാരം 65 യിടയിൽ എന്തു മാറ്റമാണുണ്ടായത്? വ്യക്തിപരമായി നോക്കിയാൽ പഴയ ഇടച്ചേരിയുടെ ഭൂരിഭാഗവും ഇന്നും ഇടച്ചേരിയായി അവശേഷിക്കുന്നുണ്ട്. പക്ഷേ, അവർ അഭിനയിക്കുന്ന ഭാഗങ്ങൾ കുറേയൊക്കെ വ്യത്യസ്തമാണ്. ഈ വഗ്ഗത്തെപ്പറ്റി പഠിക്കുമ്പോൾ അവർ സമുദായത്തിൽ ചിതറിക്കിടക്കുന്നുവെന്നറിയേണ്ട എങ്ങനെയെല്ലാം താണ്. ഇടച്ചേരിയെ, സൗകത്തിനുവേണ്ടി, രണ്ടുതരമായി തിരിക്കാം. ആദ്യത്തേതു സാമൂഹ്യപരമായ സ്ഥാനങ്ങളി ലിരിക്കുന്നവർ. ഫാക്ടറി മാനേജർ, നിയമസഭാസാമാജി കൻ, ഗുമസ്തൻ, രാഷ്ട്രീയനേതാവ്, തൊഴിലാളിപ്രവർത്ത കൻ മുതലായവരെല്ലാം ഈ ഇനത്തിൽ പെടും. വൈദ്യൻ, സാഹിത്യകാരൻ, പത്രാധിപർ, പുരോഹിതൻ, ഗായകൻ മുതലായവർ രണ്ടാമത്തെ ഇനമാണ്. ഈ കൂട്ടർ വിജ്ഞാ നം, കല, പ്രത്യേക സിദ്ധികൾ മുതലായവയിൽ ശരണം പ്രാപിക്കുന്നു. ഇതിനെ സാംസ്കാരികവിഭാഗമെന്നു വേണമെങ്കിൽ പറയാം. സാമൂഹ്യരംഗത്തിലെ ഇടച്ചേരിയെ നോക്കു. ഒരു ഫാ ക്ടറിയിൽ മുതലാളിയുടേയും കായികപ്രയത്നം നടത്തുന്ന തൊഴിലാളിയുടേയും ഇടയ്ക്ക് എത്രപേരുണ്ട്. മാനേജർ മാർ, മേൽനോട്ടക്കാർ, ഗുമസ്തന്മാർ, യൂണിയൻ സെക്രട്ടറി, പബ്ളിസിറ്റി ഡിപ്പാർട്ടുമെൻറുകാർ മുതലായവരൊന്നും നേരിട്ടു ജോലി ചെയ്യുന്നില്ല. അവരെല്ലാം ഇടച്ചേരി അവക്കെല്ലാം കീച്ചേരിയേക്കാൾ ഉയർന്ന ശമ്പളമുണ്ട്. അവരെല്ലാം കൂടിയാൽ 'മിച്ചവിലയുടെ സിംഹഭാഗവും അപ്രത്യക്ഷമാവും. ഇവർ ജോലിചെയ്യു ന്നില്ലെങ്കിലും ജോലിചെയ്യിക്കുന്നുണ്ട് എന്നൊരു കാഴ്ച മുണ്ട്. സത്യമാണ്. അവർ ആവശ്യമാണ്. അവർ എന്നു മുണ്ടായിരിക്കുകയും ചെയ്യും. പേരുമാറുന്നതുകൊണ്ട് ഇട ച്ചേരിയില്ലാതായിത്തീരുമെന്നു ധരിക്കാതിരുന്നാൽ മതി. ഇനി രാഷ്ട്രീയ രംഗത്ത് ഒന്നു നോക്കു. കോൺഗ്രസ്സ് പ്രസിഡണ്ടുമുതൽ സായുധവിപ്ലവകാരിവരെ എല്ലാം ഇടച്ചേരിയാണ്. എത്ര സക്കാരുദ്യോഗസ്ഥന്മാരുടെ ഭാര<noinclude></noinclude> b87119oo1aj85niwtmcl6j9l33qn9ku താൾ:1982-dhikkariyude-kathal-c-j-thomas.pdf/79 106 83983 244174 2026-07-01T11:36:42Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ജനാധിപത്യത്തിനും ഒരു മാപ്പുസാക്ഷി 77 അവരോടു ക്ഷമിക്കേണമേ, എന്നു പ്രാർത്ഥിക്കില്ലായി രുന്നു. ആരെങ്കിലും വങ്കനാണെന്നു പറയുന്നതു ബഹുമാന സൂചകമായിട്ടല്ലല്ലോ....' താൾ സൃഷ്ടിച്ചിരിക്കുന്നു 244174 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ജനാധിപത്യത്തിനും ഒരു മാപ്പുസാക്ഷി 77 അവരോടു ക്ഷമിക്കേണമേ, എന്നു പ്രാർത്ഥിക്കില്ലായി രുന്നു. ആരെങ്കിലും വങ്കനാണെന്നു പറയുന്നതു ബഹുമാന സൂചകമായിട്ടല്ലല്ലോ. സോഫോക്ലിസും ഷേക്സ്പിയറും ഇബ്സനുമെല്ലാം ഇതിലേറെ കയ്പേറിയ ഭാഷയിൽ ഈ സത്യം പറഞ്ഞിട്ടുണ്ട്. ഭരണാധികാരിയുടെ മനോഭാ വമനുസരിച്ച്, പൗരന്മാരുടെ നീതിബോധം ആടിയുല യുന്നതു സോഫോക്ലിസ് ചിത്രീകരിച്ചിട്ടുണ്ട്. (ബ്രൂട്ടസ്സി ൻറയും ആൻറണിയുടേയും പുറകേ മാറിമാറി ടുന്ന റോമൻജനത്തെ ഷേക്സ്പിയർ നൂറുവട്ടം അപഹസി ച്ചിട്ടുണ്ട്. ചാഞ്ചാ ഇബ്സനിലെത്തിയപ്പോൾ സർവ്വലോക ത്തേയും ചെറുത്തുകൊണ്ടു ഏകാകിയായി എഴുന്നേറ്റു നിന്നു കല്ലേറുകൊള്ളുന്നവൻ മാത്രമാണ് മഹാൻ എന്നു വരെ എത്തി. കലാഭാസങ്ങളെ പുലർത്തുന്നതും, അദ്ധരാ ത്രിസമയത്തു വണ്ടിയിറങ്ങുന്ന സിനിമാനടനെ കാണാൻ പതിനായിരക്കണക്കിനെത്തുന്നതും ബഹുജനമാണ്. ഭാഗ്യക്കുറിത്തട്ടിപ്പുകളെ പോഷിപ്പിക്കുന്നതവരാണ്. അടിച്ചു കൊല്ലുന്നതും അവർ തന്നെ. പുണ്യാത്മാക്കളെ “പൊതുജനം കഴുതയാണ്. " രാഷ്ട്രീയ മതസ്ഥാപകന്മാരും പരിഷ്ക്കർത്താക്കളും നേതാക്കന്മാരുമെല്ലാം ഈ വാസ്തവം മനസ്സിലാക്കിയ വരാണ്. അവരാരും പൊതുജനത്തെ വിശ്വസിക്കുന്നില്ല. പിന്നെ എന്തിനു മറ്റുള്ളവർ ആ സങ്കല്പം പുലർത്തണം? (ജനങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും പറയുന്നവരുണ്ട്. അവരെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്നില്ല.) അന്ധമായി ജനതയിൽ വിശ്വസിക്കുന്ന യാതൊരു ചിന്തകനും (ക്രോപോട്കിൻ ഒഴികെ) ലോകത്തിലുണ്ടായിട്ടില്ല. നേതൃത്വവും ശിക്ഷ ണവും എന്തു കായ്യത്തിനും ആവശ്യമാണെന്ന തത്വത്തി ൻറ അടിയിൽ കിടക്കുന്നതെന്താണ്? ശരിയായി പ്രവ ർത്തിക്കാൻ ജനതയ്ക്ക് അറിഞ്ഞുകൂടാത്തതും ഒരു കുറ്റമായി അവർ ഗണിക്കുന്നില്ല. അതൊരു കുറവും മാത്രമാണ്. ഈ കുറവിനെ അംഗീകരിക്കയും അതിനുവേണ്ട പ്രതിവിധി നിർദ്ദേശിക്കുകയും മാത്രമാണ് അവർ ചെയ്യുന്നതു്.<noinclude></noinclude> fxcvdqpdr65ghq6yioy5x1h3tkl201p താൾ:1982-dhikkariyude-kathal-c-j-thomas.pdf/80 106 83984 244175 2026-07-01T11:36:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 78 ധിക്കാരിയുടെ കാതൽ ഈശ്വരനെ ആരാധിക്കുന്നതുപോലും സാധാരണക്കാരനു ചെയ്യാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് പുരോഹിത വഗ്ഗമുണ്ടായതു്. പുരോഹിതത്തൊഴിൽ ഈശ്വരദത്തമാണ ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244175 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>78 78 ധിക്കാരിയുടെ കാതൽ ഈശ്വരനെ ആരാധിക്കുന്നതുപോലും സാധാരണക്കാരനു ചെയ്യാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് പുരോഹിത വഗ്ഗമുണ്ടായതു്. പുരോഹിതത്തൊഴിൽ ഈശ്വരദത്തമാണ ങ്കിൽ അവിടുന്നുപോലും പൊതുജനങ്ങളിൽ വിശ്വസിക്കു ന്നില്ലെന്നു സ്പഷ്ടം. പൊതുജനങ്ങളിൽ വിശ്വസി ക്കുന്നുവെന്നവകാശപ്പെടുന്ന രാഷ്ട്രീയനേതാക്കന്മാരും ഉ പ്പുള്ള രാഷ്ട്രീയഘടനകളെ പിന്താങ്ങുന്നുണ്ട്. രാഷ്ട്രത്തിന്റെ സുസ്ഥിതിയെടുത്ത പൊതുജനം കുരങ്ങുകളിച്ചേക്കുമെ ന്നുള്ള ഭീതികൊണ്ടാണല്ലോ രാഷ്ട്രീയരക്ഷാകവചങ്ങള ണ്ടാക്കുന്നത്. റോയുടെ ആദർശരാഷ്ട്രത്തിൽപ്പോലും ഭരണച്ചുമതലയുള്ള ഒരു പ്രത്യേക വിഭാഗമുണ്ട്. സ്ഥിതി സമത്വവാദികളാകട്ടെ, സെൻസസ്സിൽ പേരുള്ളവരെ യെല്ലാം പൊതുജനമായിട്ടെണ്ണുകയില്ല. 'വഗ്ഗബോധമുള്ള വർ മാത്രമാണ് ബഹുജനം. ബാക്കിയുള്ളവർ പിന്തിരി പന്മാരും കരിങ്കാലികളുമാണ്. ങ്കിൽ ഈശ്വരനിയോഗമുള്ള ഒരു നേതാവിന്റെ ഉപദേശ മനുസരിച്ചാണ് ജനങ്ങൾ പെരുമാറേണ്ടത്. ജനാധിപത്യ ഭരണഘടനകളിൽപ്പോലും ജനതയുടെ വീണ്ടുവിചാരമി ല്ലാത്ത വികാരങ്ങളിൽ നിന്നു രാഷ്ട്രത്തെ രക്ഷിക്കുവാനുള്ള വകുപ്പുകൾ കാണുന്നുണ്ട്. മതവും, കലയും, രാഷ്ട്രവും, ശാപവും ഒന്നും ബഹുജനത്തിന്റെ കൈയിൽ സുരക്ഷി തമല്ല. അതാണ പൊതുമതം, അതാണനുഭവം. വാസ്തവത്തിന്റെ മുമ്പിൽ സർവ്വപ്രധാനമായ രാഷ്ട്ര അവരുടെ കൈയിൽ ഏല്പിച്ച കൊടുക്കണമെന്നെ ങ്ങനെ പറയും ? അവിടെയാണ് യുക്തിഭംഗം കിട ക്കുന്നത്. രാഷ്ട്രം അവരുടേത് ഫാഷിസത്തിലാണ യുക്തിയനുസരിച്ചുള്ള ഒരു നീതീകരണം ജനാധി പത്യത്തിനുണ്ടെന്നെനിക്കു തോന്നുന്നുമില്ല. ഉണ്ടെങ്കിൽ ഞാനതു കണ്ടെത്തിയിട്ടില്ല. എന്നെ സംബന്ധിച്ചിട ത്തോളം അതൊരു വിശ്വാസം മാത്രമാണ്. ചില ന്യായ ങ്ങൾ മാത്രം പറയാം.<noinclude></noinclude> 5zve3ip0mqo8vdfjxw0l2gpdqhzyp4j താൾ:1982-dhikkariyude-kathal-c-j-thomas.pdf/119 106 83985 244176 2026-07-01T11:37:20Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബൈബിൾ ഗുരുവായിട്ടും 117 അതു പറഞ്ഞപ്പോഴാണോർമ്മ വന്നത്, പിശാച്, അങ്ങ നെയൊരു രൂപം നമ്മുടെ പുരാണങ്ങളിലെങ്ങുമില്ല. അസുരന്മാരും കാളികുളികളുമൊന്നും ആ മഹാരൂപത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244176 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ബൈബിൾ ഗുരുവായിട്ടും 117 അതു പറഞ്ഞപ്പോഴാണോർമ്മ വന്നത്, പിശാച്, അങ്ങ നെയൊരു രൂപം നമ്മുടെ പുരാണങ്ങളിലെങ്ങുമില്ല. അസുരന്മാരും കാളികുളികളുമൊന്നും ആ മഹാരൂപത്തിനു കിടനില്ക്കയില്ല. നമ്മുടേതിൽനിന്നു ഭിന്നമായി ലോക ത്തെ നോക്കിക്കാണുന്ന ഒരു വീക്ഷണകോണമാണവിടെ. തൊടുന്നതെല്ലാം ഭസ്മീകരിക്കുന്ന സന്മാഗപ്രഭാഷണങ്ങൾ, നിസർഗ്ഗസുന്ദരമായ പ്രകഥകൾ, ലോകത്തിൽ മറ്റാരും പാടിയിട്ടില്ലാത്ത സങ്കീർത്തനങ്ങൾ, ഇവയെല്ലാം അവി ടെയുണ്ട്. ഇതെല്ലം പഴയ നിയമത്തിലെ കഥകളാണ്. പഴയ നിയമം യഹൂദനും ക്രിസ്ത്യാനിക്കും മുസ്ലിമി ന്നും പൊതുമുതലാണ്. പുതിയ നിയമത്തിലേക്കു കട ന്നാലോ? അതാ നോക്കൂ, ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിൽ ഒരു നൃത്തം നടക്കുകയാണ്. ശലോമി യുടെ നേ ആ വസ്ത്രശകലം കൊണ്ടു വിളിച്ചുപറയുന്നവന്റെ ശബ്ദം ' അമർത്താമെന്നാണ് അവിടെ നോക്കിനിൽക്കുന്ന രാജകീയ വേശ്യ മോഹി ക്കുന്നതു്. യോഹന്നാൻ മരിച്ചു. പക്ഷേ, ആ ശബ്ദം പൂർവ്വവൽ മുഖരിതമായി മുഴങ്ങി. ഇക്കുറി ഒരു വെറും കളയുവാവിൽ നിന്നും. ആ അത്ഭുതമനുഷ്യന്റെ ജീവ ചരിത്രം, പഞ്ചതന്ത്രത്തെ ജയിക്കുന്ന കഥാരത്നങ്ങൾ, അദ്വിതീയമായ ലേഖനങ്ങൾ, ഭാവനയുടെ സകല അതി വനത്തിൽ ത്തികളെയും ലംഘിക്കുന്ന ഒരു സ്വപ്നം ഇവയെല്ലാം പുതിയ നിയമത്തിലുണ്ട്. ഇവയെല്ലാം വായിക്കുന്നതു കൊണ്ടു നമ്മുടെ സാഹിത്യത്തിന്റെ ധനിശക്തി വി ക്കുമെന്നാണ് എന്റെ പ്രമേയം. ഒന്നുമാത്രമുണ്ട്. ബൈബിൾ വായിക്കുന്നതും വേദ ഗ്രന്ഥമായിട്ടല്ല. (വേദമായി വായിച്ചാൽ അഹല്യാ മോക്ഷവും പരിച്ഛേദന കമ്മവുമെല്ലാം ആഭാസമായി തോന്നും.) ഒരു വലിയ ജനതയുടെ ദീർഘകാല ജീവിത ബൈബിൾ. അതിലപ്പുറമുള്ളതു കയ്യാപ്പാസിനും കൂട്ടക്കും വിട്ടേക്കുക. എതിക്കുന്നതിനു മുമ്പു തെല്ലിട ഒന്നു വായിച്ചുനോക്കൂ. സാംസ്കാരികരേഖയാണ്<noinclude></noinclude> py5xf50e000yxzzan1y5i11tjorsim8 താൾ:1982-dhikkariyude-kathal-c-j-thomas.pdf/120 106 83986 244177 2026-07-01T11:37:29Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '118 ധിക്കാരിയുടെ കാതൽ എന്നിട്ടും വിശ്വാസമായില്ലെങ്കിൽ ഞാനാണപരാധി ഭാഷ മോശമല്ല ഒരു പൂർവ്വപക്ഷം കൂടി പറഞ്ഞിട്ടവസാനിപ്പിക്കാം. മലയാളബൈബിളിലെ ഭാഷ വളരെ മോശമാണെ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244177 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>118 ധിക്കാരിയുടെ കാതൽ എന്നിട്ടും വിശ്വാസമായില്ലെങ്കിൽ ഞാനാണപരാധി ഭാഷ മോശമല്ല ഒരു പൂർവ്വപക്ഷം കൂടി പറഞ്ഞിട്ടവസാനിപ്പിക്കാം. മലയാളബൈബിളിലെ ഭാഷ വളരെ മോശമാണെന്നൊ രഭിപ്രായമുണ്ട്. ഞാനും ഒരു കാലത്തതു വിശ്വസിച്ചി രുന്നു. മലയാള ഗദ്യശൈലിയുടെ പ്രശ്നങ്ങളെപ്പറ്റി ഒരു തുമ്പുമില്ലാതിരുന്ന കാലത്ത്. ബൈബിൾ ഒരു പരിഭാഷ യാണ്. ഒരു വേദഗ്രന്ഥം വിവർത്തനം ചെയ്യുമ്പോൾ മൂലത്തിലെ അർത്ഥത്തിൽനിന്നു വ്യതിചലിക്കാതിരി ക്കാൻ വളരെയേറെ നിഷ്കർഷിക്കേണ്ടിയിരിക്കുന്നു. ആ പരിമിതിക്കകത്തുനിന്നുകൊണ്ടും പദദരിദ്രമായ മല യാളത്തിലേക്കും ഒരിംഗ്ലീഷ് ഗ്രന്ഥം പരിഭാഷപ്പെടുത്തു മ്പോൾ, അതും ഏതാണ്ടു് മൂലത്തിന്റെ വലുപ്പത്തിൽ ത്തന്നെ ലളിതമായ ശൈലിയിൽ പരിഭാഷപ്പെടുത്തു മ്പോൾ, ഉത്ഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചിട്ടുള്ള വർ തീരുമാനിക്കട്ടെ, ബൈബിളിന്റെ ഭാഷ എത്ര അധ മമാണെന്നു്. ഒരുദാഹരണം പറയാം ; അനുഭവത്തിൽ അതു 'ഓ! യീസ് ക്രൈബ്സ് ആൻഡ് ഫാരി സീ' എന്നൊരു സംബോധന ബൈബിളിലുണ്ട്. പരിഭാഷപ്പെടുത്തിയിരിക്കുന്നതു 'ശാസ്ത്രിമാരും പരീശന്മാരുമേ എന്നാണ്. ഇതു വ്യാകരണദൃഷ്ട്യാ തെറ്റാണ്. അതുകൊണ്ടു ശാസ്ത്രിമാരേ പരീശന്മാരേ എന്നോ 'ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ' എന്നാ ആക്കിയാലെന്താണ്? എന്താണെന്നും ഒന്നു വായിച്ചു നോക്കി തീരുമാനിക്കയേ കഴിയൂ. ഭാഷ വ്യാകരണത്തിനു വേണ്ടിയാണെങ്കിൽ തിരുത്തലാവശ്യമാണ്. അല്ലാത്ത പക്ഷം മേല്പറഞ്ഞ പ്രയോഗം കൂടി ഉൾപ്പെടത്തക്കരീതി യിൽ വ്യാകരണം പുതുക്കി വ്യാകരണവും ഭാഷയും സമ്പ ന്നമാക്കുക. ദേശ്യവും ക്ളിഷ്ടവുമായ പദങ്ങൾ വളരെ യേറെ പ്രയോഗിച്ചുട്ടുണ്ടെന്നുള്ളതാണ് മറെറാരു ചാല്, സ്വന്തം സന്തതികളെ തറവാടിത്തം പറഞ്ഞു നിഷ്കാ<noinclude></noinclude> 2xioh8cbw7s6mljbb3xl6f4p62zarz5 താൾ:1982-dhikkariyude-kathal-c-j-thomas.pdf/58 106 83987 244178 2026-07-01T11:37:34Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '56 സഖാവും കത്തനാർ പെട്ടകത്തിനകത്തെ ദൈവത്തേക്കാൾ ആളുകൂട്ടാൻ നല്ല താണ്, കുരിശിൽ തൂങ്ങിക്കിടക്കുന്ന ദൈവം. മൂന്നാമത് ആ ശവത്തിന്മേൽ വീഴുന്ന കാണിക്ക അവക്കെടുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു 244178 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>56 സഖാവും കത്തനാർ പെട്ടകത്തിനകത്തെ ദൈവത്തേക്കാൾ ആളുകൂട്ടാൻ നല്ല താണ്, കുരിശിൽ തൂങ്ങിക്കിടക്കുന്ന ദൈവം. മൂന്നാമത് ആ ശവത്തിന്മേൽ വീഴുന്ന കാണിക്ക അവക്കെടുക്കാം . നട്ടുച്ചയ്ക്കു സൂര്യനെ തുറിച്ചുനോക്കിയാൽ കണ്ണഞ്ചുമെന്നു കണ്ടുപിടിച്ചു ലക്ഷക്കണക്കിനു രൂപാ പിരിക്കുന്ന പുരോ ഹിതന്മാർ ഇക്കായത്തിൽ പുറകോട്ടു നിൽക്കാൻ വഴിയി ല്ലല്ലോ. ഒരു പുരോഹിതനുണ്ടായാൽ മതി ഒരു താവഴി ആരം ഭിക്കാൻ. അയാ പറയുന്ന വിഡ്ഡിത്തമെല്ലാം എഴുതി വച്ച് അതിനെ വേദവാക്യമാക്കാം. പിന്നീടു കാണുന്ന വാസ്തവങ്ങൾക്കെതിരായി അവ ഉദ്ധരിക്കും. ഉദ്ധരണങ്ങ ളിൽ വൈരുദ്ധ്യം വന്നാൽ ഉടനെ കുത്സകൾ തുടങ്ങുകയായി. മതപുരോഹിതനും രാഷ്ട്രീയപുരോഹി തനും അവരുടെ ആടുകളെ കുരിശുയുദ്ധങ്ങൾക്കു ബലി കഴിക്കാം. വീരസ്വം കണ്ട്റോൾ വിലയ്ക്ക് അവർ വിത രണം ചെയ്യുന്നുണ്ട്. ചിലർ അതിനു വിശ്വാസസംര ക്ഷണം എന്നു പറയും, മറവർ ദേശാഭിമാനം. രണ്ടുകൂട്ടരും കാലൻ റിക്രൂട്ടി ഗ് ഏജൻറന്മാരാണ്. ഇവയിലെല്ലാം വിശ്വാസവിരോധികളുണ്ടു്, സെ (5ൽ കമ്മറ്റിയുമുണ്ട്. പീഡയുണ്ട്. മതത്തിലെ പുരോഹിതന്മാരെ കണ്ടു പേടിച്ചോടിയ ഒരാൾക്കു ഗാന്ധി മതത്തിലേയും കമ്യൂണിസ്റ്റു മതത്തി ലേയും പുരോഹിതന്മാരെ കാണുമ്പോൾ പേടിക്കാതെ നിവൃത്തിയില്ല. ക്രൂരതയിലും നീതിയില്ലായ്മയിലും ഇവരെല്ലാം സമന്മാരാണു്. ശത്രുവെന്നും അവർ സങ്കല്പി ക്കുന്നവരെ നശിപ്പിക്കാൻ എന്തായുധവും ആകാമെന്നാണ് വരുടെ വിശ്വാസം. ഒരു വനത്തോളം മുദ്രാവാക്യങ്ങൾ തക്കശാസ്ത്രപ്രവാഹത്തിന്നോ ഈ വസ്തുതയെ മറ ക്കാൻ കഴികയില്ല. തെറ്റു സമ്മതിക്കാത്തവനും, ഷ്യനെ സ്നേഹിക്കാത്തവനും മനുഷ്യരല്ല. പുരോഗതി ഒരിക്കലും യാഥാസ്ഥിതികത്വത്തിൽ നിന്നു വരികയില്ല. വിശ്വാസവിപരീതമാണ് സകല പുരോഗതിയുടേയും അടിസ്ഥാനം. അനുസരണക്കേടാണു<noinclude></noinclude> b9csvtbis9vmfy8gvnw4srn4weo6psd താൾ:1982-dhikkariyude-kathal-c-j-thomas.pdf/59 106 83988 244179 2026-07-01T11:37:44Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധിക്കാരിയുടെ കാതൽ 57 ഏററവും നല്ല സ്വഭാവം. ഇത് എതിർപ്പിനുവേണ്ടിയുള്ള എതിർപ്പല്ല. പുതിയതിന്റെ പേറ്റുനോവാണ്. പക്ഷേ, ഇതൊക്കെ പറഞ്ഞാലും രാഷ്ട്രീയനേതാവ കുറേക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244179 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ധിക്കാരിയുടെ കാതൽ 57 ഏററവും നല്ല സ്വഭാവം. ഇത് എതിർപ്പിനുവേണ്ടിയുള്ള എതിർപ്പല്ല. പുതിയതിന്റെ പേറ്റുനോവാണ്. പക്ഷേ, ഇതൊക്കെ പറഞ്ഞാലും രാഷ്ട്രീയനേതാവ കുറേക്കാലത്തേക്കും കൂടിയേ തീരു. അവൻ പുരോഹിത നായിത്തീരുന്നെങ്കിൽ അവൻ മാത്രമല്ല അതിനുത്തര വാദി. അവനെ അനുഗമിക്കുന്നവരും കുറ്റവാളികളാണ്. പഞ്ചപുച്ഛമടക്കി മുണ്ടമരയ്ക്കുകെട്ടി 'റാൻ പറഞ്ഞു കൊണ്ടു് കുറേപ്പേർ പുറകേ കൂടിയാൽ ഏതു നേതാവി ൻറയും തല തിരിഞ്ഞുപോകും. അതിനെ തടയുവാനുള്ള ചുമതല പുരോഹിതന്റേതല്ല; വിശ്വാസിയുടേതാണ്.<noinclude></noinclude> 8azhjk7wjnyzutq7q77jykqa2zj3wqn താൾ:1982-dhikkariyude-kathal-c-j-thomas.pdf/60 106 83989 244180 2026-07-01T11:37:52Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഓണം വേണ്ട നിരോധനപ്പൊതികൾ എത്രകാലമായി ഈ ഫാഷൻ തുടങ്ങിയിട്ടെന്നു നിശ്ചയമില്ല. സചിവോത്തമൻ ഭരണകാലത്താണ് ആദ്യമായി കണ്ടതെന്നു തോന്നുന്നു. അന്നു കണ്ടതു ആദ്യ ത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു 244180 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഓണം വേണ്ട നിരോധനപ്പൊതികൾ എത്രകാലമായി ഈ ഫാഷൻ തുടങ്ങിയിട്ടെന്നു നിശ്ചയമില്ല. സചിവോത്തമൻ ഭരണകാലത്താണ് ആദ്യമായി കണ്ടതെന്നു തോന്നുന്നു. അന്നു കണ്ടതു ആദ്യ ത്തെ പതിപ്പാണോ എന്നറിയാൻ നിവൃത്തിയില്ലെങ്കിലും ആത്തനം കൊണ്ട് അതു മുഷിപ്പനായിത്തീർന്നിരുന്നില്ല. ഇന്നു ഇതു പ്രചുരപ്രചാരമുള്ള ഒരു രോഗമാണ് ഓണ കാലമായാൽ മഹാ ബലിക്ക് നിരോധം പുറപ്പെടുവിക്കുക എന്ന സാഹിത്യരീതി. നാട്ടിലെ ദാരിദ്ര്യത്തിലേക്കും മനുഷ്യരുടെ ശ്രദ്ധയെ ആകർഷിക്കുവാനുള്ള ഒരു പ്രചരണകലാപദ്ധതിയാണി തെന്നാവാം ന്യായം, ദന്തഗോപുരത്തിലിരിക്കുന്ന കവി യോ രാഷ്ട്രീയ പ്രമാണിയോ യഥാർത്ഥത്തിൽ ദാരിദ്ര്യമനു ഭവിക്കുന്ന മനുഷ്യന്റെ ശ്രദ്ധയെ അതിലേയ്ക്കു കൊണ്ട വരാൻ ശ്രമിക്കുന്നെന്നു പറയുന്നതുതന്നെ യുക്തിവിരുദ്ധമാ ണ്. അതു പോകട്ടെ. അതു കൂടിയേ തീരൂ എന്നാണെങ്കിൽ ത്തന്നെ എല്ലാ കൊല്ലവും പതിവായി ചീവീട് വില യ്ക്കുന്നതുപോലെ ഇതുതന്നെ പറഞ്ഞാൽ മതിവരില്ലേ. “മഹാബലി വരുകില്ല', 'മഹാബലി വരേണ്ട', 'മഹാ ബലി വന്നില്ല എന്നിങ്ങനെ കഥയും കവിതയും, ലേഖനവും, ഫലിത ? )വും എല്ലാം കൂടിച്ചേർന്ന ഒരു ന രോ ധനപ്പൊതിയാണ് പുരോഗമനം കാംക്ഷിക്കുന്ന മാസികകളുടെ ഓണം വിശേഷാൽ പതിപ്പുകൾ. മഹാ ബലിയെപ്പറ്റിയുള്ള ചരിത്രപഠനങ്ങളും ഓണത്തിന്റെ നിഷേധത്തിലവസാനിക്കണമെന്നാണ് നിയമമെന്നു തോന്നുന്നു. സമൃദ്ധിയുടെ ചിഹ്നം ഇന്നും ദാരിദ്ര്യത്തി പയ്യായമായിത്തീർന്നിരിക്കുന്നു. ദീർഘകാലത്തെ അടിമത്തവും ദാരിദ്ര്യവും നമ്മെ അങ്ങനെയാണാക്കി<noinclude></noinclude> kg962uevj94jhfpa70x71gus8uz3a6m താൾ:1982-dhikkariyude-kathal-c-j-thomas.pdf/68 106 83990 244181 2026-07-01T11:37:57Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 ധിക്കാരിയുടെ കാതിൽ മാണു കീഴ്ച്ചേരി താങ്ങുന്നതെന്ന് ആരെങ്കിലുമാലോചി ഈ ഭാരം അടിമഭാരതത്തിലേക്കാളധികം സ്വതന്ത്രഭാരതത്തിലാണെന്നു തോന്നുന്നുണ്ട്. ച്ചിട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു 244181 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>66 ധിക്കാരിയുടെ കാതിൽ മാണു കീഴ്ച്ചേരി താങ്ങുന്നതെന്ന് ആരെങ്കിലുമാലോചി ഈ ഭാരം അടിമഭാരതത്തിലേക്കാളധികം സ്വതന്ത്രഭാരതത്തിലാണെന്നു തോന്നുന്നുണ്ട്. ച്ചിട്ടുണ്ടോ? കണ ക്കൊന്നും ആരുമെടുത്തിട്ടില്ലാത്തതുകൊണ്ട് ഉറപ്പിച്ചുപറ യാൻ ധൈയ്യമില്ല. എങ്കിലും സ്വാതന്ത്ര്യത്തിനുശേഷം ഉദ്യോഗസ്ഥന്മാരുടെ എണ്ണം വർദ്ധിക്കുകയാണ് ചെയ്ത തെന്നു പറഞ്ഞാൽ തെറ്റില്ലെന്നു തോന്നുന്നു. മുറയ്ക്കു ശമ്പളം പറ്റുന്ന രാഷ്ട്രീയപ്രവർത്തകർ. ഇന്നും അനവധിയാണ്. അതിനും പുറമേ കിട്ടുന്നിടത്തോളം പണം പിരിക്കുന്നു മുണ്ടു്. അങ്ങനെ നോക്കിയാൽ സാമ്പത്തികവും രാഷ്ട്രീ യവുമായ രംഗങ്ങളിൽ ഇടച്ചേരിക്കുവേണ്ടി ചെലവാകുന്ന തുക എത്ര ഭാരിച്ചതാണെന്നു മനസ്സിലാക്കാം. കൃഷിയിൽ ഈ വഗ്ഗം നേരിട്ടു ചൂഷണം നടത്തുന്നില്ല. ജന്മിയുടെ കായസ്ഥനും കൃഷിനടത്തിപ്പുകാരനും എല്ലാം കൂടിച്ചേർന്നാലും മൊത്തം ഭാരം കുറച്ചേയുള്ള മിച്ച വില തന്നെ കൃഷിയിൽ കുറവായതുകൊണ്ടായിരിക്കാം അങ്ങ നെ സംഭവിച്ചത്. പക്ഷേ, അവിടെയും കൃഷിയുല്പന്ന കച്ചവടം ചെയ്യുന്ന ഒരു വർഗ്ഗമുണ്ട്. അവരിൽ നി ന്നാണ് കൃഷിക്കാർ ഏറ്റവുമധികം ചൂഷണം സഹിക്കേ ഇതിലൊരു പ്രത്യേകതയുണ്ട്. സാമ്പത്തിക രംഗത്തു നേരിട്ട് ഇടയാളന്മാരായി നിൽക്കുന്നവരെ ചൂഷ കന്മാരായി ഗണിക്കുക പതിവാണെങ്കിലും അവരെ പ്പോലെതന്നെ പങ്കുപറ്റുന്ന രാഷ്ട്രീയകാരനും കലാകാ ഭോഗം നടത്തുന്ന ചൂഷണത്തെ ആരും ഗൗനിക്കുന്നില്ല. അടിമയായിരുന്ന ഇന്ത്യയിൽ യജമാനന്മാ കൊടുക്കേണ്ട ചുമതലയേ നമുക്കുണ്ടായിരുന്നു. ഇന്നാ ണെങ്കിൽ ഭരിക്കാൻ ചുമതലപ്പെട്ട വർഗ്ഗം തന്നെ അന്ന ത്തതിന്റെ പത്തുമടങ്ങുണ്ട്. ഒരു ദിവാൻ പകരം പത്തു മന്ത്രി. പിന്നെ ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്ന നിയമനിമ്മാതാക്കൾ. സ്വാതന്ത്ര്യത്തെ സംരക്ഷി കുവാൻ വേണ്ട പോലീസിന്റെ സംഖ്യ എത്രയധികമാ യിട്ടുണ്ടെന്നു നോക്കൂ. ആരോടാണോ ഈ പോലീസ് സമരം ചെയ്യുവാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അവരും<noinclude></noinclude> cpj4s2838eyh2sy7hr7arfhr9b78kw9 താൾ:1982-dhikkariyude-kathal-c-j-thomas.pdf/69 106 83991 244182 2026-07-01T11:38:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇടച്ചേരിയുടെ ഭാരം 67 പോലീസിനെപ്പോലെതന്നെ ഒരു വക ഇടച്ചേരിയാണ്. നിയമപാലകന്മാരും 'വിപ്പവും തൊഴിലായി സീകരിച്ച വരും പരസ്പര ശത്രുക്കളാണ്. പക്ഷേ, രണ്ടുപേരും നിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു 244182 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഇടച്ചേരിയുടെ ഭാരം 67 പോലീസിനെപ്പോലെതന്നെ ഒരു വക ഇടച്ചേരിയാണ്. നിയമപാലകന്മാരും 'വിപ്പവും തൊഴിലായി സീകരിച്ച വരും പരസ്പര ശത്രുക്കളാണ്. പക്ഷേ, രണ്ടുപേരും നിന്നു സമരം ചെയ്യുന്നതു കീച്ചേരിയുടെ നെഞ്ചത്താണ്. ചുരു ക്കിപ്പറഞ്ഞാൽ മന്ത്രിക്കും, മറെറാരുത്തന്റെ മന്ത്രിക്ക സേരയ്ക്കു തുരങ്കം വയ്ക്കുന്നവന്നും, മന്ത്രിയാകാൻ കുത്തിത്തി രിപ്പുണ്ടാക്കുന്ന മൂന്നാമതൊരുത്തന്നും എല്ലാം നാം ശമ്പളം കൊടുക്കണം. ഏതെങ്കിലും ശുദ്ധാത്മാവിന്നും ഇക്കാ ത്തിൽ സംശയം തോന്നുന്നുണ്ടെങ്കിൽ എതിർകക്ഷിയുടെ നേതാക്കൻമാർ പണമുണ്ടാക്കുന്നതെങ്ങനെയാണെന്നു നോക്കൂ. രണ്ടാമത്തെ വിഭാഗം സാംസ്കാരികമെന്നു വ്യവഹരിക്കപ്പെട്ട വിഭാഗം ആണ് ഇനി പരിഗണ നയർഹിക്കുന്നതു്. ഡോക്ടർമാരുടെ സംഖ്യ വദ്ധിക്കുന്നതു നല്ലതാണ്. പക്ഷേ, അവരേയും പോറേണ്ടതു കീഴ് രിയാണ്. ആളുകൾ കൂടുതൽ സാഹിത്യാഭിരുചി കാണി ക്കുന്നു എന്നു പറയുമ്പോൾ സാഹിത്യകാരൻ എന്ന ഇത്തി ക്കണ്ണി തഴയ്ക്കുന്നു എന്നാണം. ആസ്ഥാനകവികൾക്കു അടുത്തൂൺ കൊടുക്കേണ്ടതുതന്നെ. പക്ഷേ, തീപ്പെട്ടിക്കു തീരുവ ചുമത്താതെ അതിനു പണമുണ്ടാവില്ല. കലാകാര ന്മാർ, പുരോഹിതന്മാർ, ശാസ്ത്ര ജ്ഞന്മാർ മുതലായവരെ ല്ലാം ഇടച്ചേരികളാണ്. മതം, സിനിമ, സാഹിത്യവ്യവ സായം, ചിത്രകല, ശാസ്ത്രാഭ്യസനം, വിദ്യാഭ്യാസം മുത ലായവയ്ക്കു വേണ്ടി മുടങ്ങിയിട്ടുള്ള ഭീമസംഖ്യകളുടെ യെല്ലാം മുതലും പലിശയും ലാഭവും കീഴ്ച്ചേരിയ കൊടുക്കേണ്ടതും? ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഈ ചോർച്ച എത്ര ഭാരിച്ചതായിരിക്കും എന്നാലോചിച്ചു നോക്കുക. കോൺഗ്രസ്സ് ഭരണമെന്നുവച്ചാൽ മേൽച്ചേരി കീഴ്ച്ചേരിക്കും പ്രയോജനമില്ലാത്തതാണെന്നും, അതൊരുവക ഇടച്ചേരി സക്കാരാണെന്നും പക്ഷമുള്ള വരുണ്ട്. ഏതായാലും യാതൊരു ജോലിയും ചെയ്യാതെ (കിട്ടാഞ്ഞിട്ടായിരിക്കാം) വെള്ളഷർട്ടുമിട്ടു. 'സാംസ്കാ രിക പ്രവർത്തനവുമായി നടക്കുന്ന : ചെറുപ്പക്കാരുടെ സംഖ്യ നമ്മുടെ നഗരങ്ങളിലെന്നല്ല, നാട്ടും പുറങ്ങളിലും<noinclude></noinclude> dng8wwdx9jxtxtgd2h37j2p1pmnqz0d താൾ:1982-dhikkariyude-kathal-c-j-thomas.pdf/70 106 83992 244183 2026-07-01T11:39:05Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 ധിക്കാരിയുടെ കാതൽ വളരെ വർദ്ധിച്ചിട്ടുണ്ട്. ഇതു രാജ്യത്തിന്റെ ദാരിദ്ര്യത്തെ പൊതുവായി വർദ്ധിപ്പിക്കുമെന്നു തോന്നുന്നു. ഈ രോഗത്തിനു പറഞ്ഞുപറഞ്ഞു കലയും സം...' താൾ സൃഷ്ടിച്ചിരിക്കുന്നു 244183 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>68 ധിക്കാരിയുടെ കാതൽ വളരെ വർദ്ധിച്ചിട്ടുണ്ട്. ഇതു രാജ്യത്തിന്റെ ദാരിദ്ര്യത്തെ പൊതുവായി വർദ്ധിപ്പിക്കുമെന്നു തോന്നുന്നു. ഈ രോഗത്തിനു പറഞ്ഞുപറഞ്ഞു കലയും സംസ്കാരവുമൊന്നും വേണ്ടാ എന്ന ഫാഷിസ്റ്റ് സമ്പ്രദായത്തിലാണോ എത്തി ചേരുന്നതു? പട്ടാളവും പ്രചരണക്കാരുമാണു ഏറ്റവും ഉപയോഗശൂന്യമായ ഇടച്ചേരികൾ; അവ വേണ്ടി അവർ തന്നെ നടത്തുന്ന ഭരണസമ്പ്രദായമാണ് ഫാഷിസം. എന്നല്ല, മേല്പറഞ്ഞ ഇത്തിക്കണ്ണികളിൽ ഒന്നും വേണ്ടെന്നു പറയുന്നുമില്ല. യാതൊരു ഔഷധവും ലേഖകന്റെ കൈവശമില്ല. ചില വാസ്തവങ്ങൾ ചൂണ്ടിക്കാണിക്കുകമാത്രമാണ് ലക്ഷ്യം. പുരോഹിതൻ വലിയ ഒരു ചൂഷണക്കാരനാണ്. ശരി തന്നെ. പക്ഷേ, ആ ചൂഷണത്തിൽനിന്നു നമ്മെ രക്ഷി ക്കാൻ പാടുപെടുന്ന കമ്യൂണിസ്റ്റുകാരനും ഇടച്ചേരി യാണ്. തല്ക്കാലത്തേക്കെങ്കിലും പുരോഹിതന്നു പുറമേ കമ്യൂണിസ്റ്റിനെക്കൂടി നാം പോറേണ്ടതായി വന്നി രിക്കുന്നു. കോൺഗ്രസ്സ് അമ്പതുവർഷം സമരം ചെയ്തു. വളരെ നല്ലത്. പക്ഷേ, ഈ അമ്പതുവർഷവും കൂടി നാട്ടിനു വേണ്ടി പ്രയത്നിച്ചവരേക്കാൾ വലിയ ഒരു സംഖ്യ ആള കൾ ഇന്നു ആ മേൽവിലാസത്തിൽ കുക്ഷിപുരണം നടത്തുന്നു. പണ്ടു ഒരു രാമായണം എഴുതപ്പെടുമെന്നോ ഇന്നും ഒരു വീണപൂവും രചിക്കപ്പെട്ടുവെന്നോ പറയുന്നതു അഭിമാനകരമാണ്. പക്ഷേ, ആ ഒരു കാരണം കൊണ്ടു തനി വിഡ്ഡിത്തങ്ങൾ എഴുതി അച്ചടിപ്പിച്ചു വീടു കയറി പണം പിരിക്കുന്ന 'കലാപ്രവർത്തകന്മാരിൽ ഒരാളെ ങ്കിലും ഒരു വാല്മീകിയായി പരിണമിക്കുമെന്നും എനിക്കു വിശ്വാസമില്ല. കലയ്ക്കും സംസ്കാരത്തിനും വേണ്ടി നാമിന്നു മുടക്കുന്ന മുതലിന്നു ന്യായമായ യാതൊരു പ്രതിഫലവും കിട്ടുന്നില്ല. ഇന്ത്യൻ സിനിമാവ്യവസായം മാത്രം മതി ഈ അഭിപ്രായത്തെ നീതീകരിക്കാൻ, ഈ ഭാരം കുറെയെങ്കിലും കുറഞ്ഞുകിട്ടിയിരുന്നെങ്കിൽ ദാരിദ്ര്യം കുറെ കുറയുമെന്നു വിചാരിക്കാം. സംസ്കാരത്തിനും അതു നല്ലതാണ്. നല്ലതുണ്ടായില്ലെങ്കിലും മൂന്നാം തരത്തിൻറ ഉപ ദനം കുറേ കുറയുമല്ലോ.<noinclude></noinclude> dyg0w5jonftigtfah7n0q842lf2m1xx താൾ:1982-dhikkariyude-kathal-c-j-thomas.pdf/89 106 83993 244184 2026-07-01T11:39:29Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പിടിച്ച പ്രോക്രസ്റ്റസിന്റെ കട്ടിൽ 87 പക്ഷേ, തുടന്നും അനന്തമായ വൈവിധ്യങ്ങളുമുണ്ടാവുന്നു. ഈ വൈവിധ്യം ചൂണ്ടിക്കാണിക്കുന്നത് അല്പം കുഴപ്പം സംഗതിയാണു്. ''നിങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244184 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>പിടിച്ച പ്രോക്രസ്റ്റസിന്റെ കട്ടിൽ 87 പക്ഷേ, തുടന്നും അനന്തമായ വൈവിധ്യങ്ങളുമുണ്ടാവുന്നു. ഈ വൈവിധ്യം ചൂണ്ടിക്കാണിക്കുന്നത് അല്പം കുഴപ്പം സംഗതിയാണു്. ''നിങ്ങൾക്കും ഈശ്വരവി ശ്വാസം ആവശ്യമായിരിക്കാം. പക്ഷേ, എനിക്കും അതു കൂടാതെതന്നെ ജീവിക്കാൻ വേണ്ട മനക്കരുത്തുണ്ട് എന്നു പറയാൻ ആക്കാണ് ധൈയ്യമുണ്ടാവുക? " ഈ നോവൽ നിങ്ങളെ രസിപ്പിക്കുന്നുണ്ടായിരിക്കാം. പക്ഷേ, അത വെറും ഓടസാഹിത്യമാണ് എന്നും ആരെങ്കിലും പറ യുമോ? അവിടെയെല്ലാം മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തി എന്നൊരാരോപണമുണ്ടാകും. കായ്യം സത്യമാണെങ്കിലും അതു പറയാൻ ആക്കും ഇഷ്ടമില്ല. വൈവിധ്യം യഥാ മാണെങ്കിലും അതംഗീകരിക്കുന്നതുകൊണ്ടു ചില പ്രായോ ഗികവൈഷമ്യങ്ങൾ ഉണ്ടാകും. വ്യക്തികൾ തമ്മിലുള്ള വ്യത്യാസം ഉയച്ചയോ താഴ്ചയോ ആയി എടുക്കേണ്ട. വെറും വ്യത്യാസം എന്നുമാത്രം വ്യവഹരിച്ചാൽ ഈ പറഞ്ഞ കുഴപ്പത്തിൽനിന്നു കുറച്ചൊക്കെ രക്ഷനേടാം. പക്ഷെ, ഇങ്ങനെ ഒരു രുചിഭേദം വകവെച്ചുകൊടുക്കുന്നതും ഒരുവക ബുദ്ധി പരമ ായ അരാജകത്വമാണെന്നാണ് വെപ്പും. ജീവിതത്തിൽ താന്തോന്നിത്ത കാണിക്കാനുള്ള ഒരു മൂടുപടമായിട്ടാണത്രെ സഹിഷ്ണുത ഉപയോഗിക്ക പ്പെടുന്നതു്. വണ്ടിച്ചക്രം പോലെ ആദർശങ്ങൾ കറങ്ങി ത്തിരിയുന്നവരും സഹിഷ്ണുതയ്ക്കെതിരാണ്. ആത്മാർത്ഥ തയുള്ള അസഹിഷ്ണുക്കൾ ഇല്ലെന്നല്ല. ഉണ്ടു; വളരെയേറെ. പക്ഷേ, അവർ മതാന്ധന്മാരാണ്. അവനു ലഭിച്ച രക്ഷാ മാർഗ്ഗം മറ്റുള്ളവ വിതരണം ചെയ്യാനുള്ള വ്യഗ്രതയിൽ, എല്ലാം അതു വേണ്ടായിരിക്കാം എന്നവൻ മറന്നുപോ കുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമായി ട്ടാണവർ പുറപ്പെടുന്നത്. പക്ഷേ, അവനുവേണ്ടത്ര സ്വീക ലഭിക്കാതെവരുമ്പോൾ അവ മനുഷ്യരെ വെറു ക്കാൻ തുടങ്ങുന്നു. മനുഷ്യവിദ്വേഷിയായ ഒരു മർദ്ദകനായി ത്തീരാൻ പിന്നെ സമയമധികം വേണ്ട. പിന്നെ അവൻ രണം മനുഷ്യരെ അവരുടെ ഇഷ്ടത്തിനെതിരായി സഹായി ക്കാൻ തുടങ്ങുന്നു. ലക്ഷം ഭ്രാന്തന്മാരെ ചികിത്സിക്കുന്ന ഒരു വൈദ്യൻ.<noinclude></noinclude> i1qe9lizq7l5oh5529e6b764ka16o5p താൾ:1982-dhikkariyude-kathal-c-j-thomas.pdf/98 106 83994 244185 2026-07-01T11:39:33Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '96 ധിക്കാരിയുടെ കാതൽ ലഭിക്കാത്തതും. രണകൂടത്തെ കലയുടെ രക്ഷാധികാരി യാക്കുക എന്നുവെച്ചാൽ ആത്മാക്കളുടെ സുഹൃത്സമ്മേളന ത്തിൽ അധികാരദുമ്മോഹികൾ അദ്ധ്യക്ഷത വഹിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244185 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>96 ധിക്കാരിയുടെ കാതൽ ലഭിക്കാത്തതും. രണകൂടത്തെ കലയുടെ രക്ഷാധികാരി യാക്കുക എന്നുവെച്ചാൽ ആത്മാക്കളുടെ സുഹൃത്സമ്മേളന ത്തിൽ അധികാരദുമ്മോഹികൾ അദ്ധ്യക്ഷത വഹിക്കുക എന്നു മാത്രമാണ്. നടത്തുവാൻ ങ്കിലും ആറാമതായി: ജനങ്ങൾക്കുവേണ്ടി കലാവിമർശനം ചിലതാലോചിക്കണം. അവർ ആരെ പ്രതിനീധിഭവിക്കുന്നുണ്ടോ? ഇതു് അവകാശം സ്ഥാപിക്കാനോ നിഷേധിക്കാനോ വേണ്ടി ഉന്നയിക്കു ന്നതല്ല. പലപ്പോഴും പറയുന്ന അഭിപ്രായങ്ങൾ വ്യക്തി പരമായ രുചികളെമാത്രമടിസ്ഥാനപ്പെടുത്തിയുള്ളതായതു കൊണ്ടാണു. താൻ ജനങ്ങൾക പ്രതിനിധീഭവിക്കുന്നു എന്ന് ഒരു ധാരണ ഒരുവനും ഉണ്ടാകാവുന്നതാണ്. അതു വളരെ ആത്മാവുമായിരിക്കും. പക്ഷേ, അങ്ങനെയൊ രാളിന്റെ അഭിരുചി ഭൂരിപക്ഷാഭിപ്രായമായിക്കൊള്ള ണമെന്നു നിർബ്ബന്ധമില്ല. എല്ലാ രുചികളെയും കലാകാ രൻ ഒരേസമയം തൃപ്തിപ്പെടുത്തുക ദുഷ്കരമാണ്. കൂടാതെ, കലാകാരൻ തന്റെ സൃഷ്ടി ആരുടേയും മേൽ അടിച്ചേ ല്പിക്കുന്നില്ല. രസം തോന്നുന്നില്ലെങ്കിൽ അതിനെ ഉപേ ക്ഷിക്കാം. വ്യക്തമായിട്ടും അനാശാസ്യമെന്നു ബോദ്ധ്യ മായാൽ മാത്രം അതിനെ നശിപ്പിച്ചാൽ മതിയാകുന്ന താണ്. ഒന്നുകൂടി. സാധാരണയായി നാം രജകനെയും ക്ഷുരകനെയും രാഷ്ട്രീയനേതാവിനെയും പുരോഹിതനെ യും അയാളുടെ പണി പഠിപ്പിക്കാറില്ല. അത്രയുമെങ്കിലും പ്രവർത്തനസ്വാതന്ത്ര്യം കലാകാരന്നനുവദിച്ചുകൂടേ? കലാസമിതികൾ. നല്ലൊരു പരിപാടി യാണിത്. കലാപ്രകടനങ്ങൾക്കു യുക്തമായ പ്രോത്സാ ഹനം, സംഘടന എന്നിവ ഇതുകൊണ്ടുണ്ടാകും. പക്ഷേ, ഇത്തരം സമിതികൾ കലാസൃഷ്ടിക്കു മുതിരുമ്പോൾ പാക പിഴകൾ വരാറുണ്ട്. ഇടുങ്ങിയ സ്ഥല ചിന്ത ഇവിടെ മുന്നിട്ടുനില്ക്കും . എല്ലാ ഗ്രാമത്തിലും ഒരു സംഗീതകവി ഉണ്ടായിക്കൊള്ളണമെന്നില്ല. നമ്മുടെ കവി' നമ്മുടെ ചിത്രകാരൻ' എന്ന പോക്കു പലപ്പോഴും പരാജയത്തി ലെത്തിക്കും. കുറെ ജനങ്ങളുടേയും ഒരു സംഘടനയുടേയും<noinclude></noinclude> 7gt5psojpx5l2je5jllja7nfyj12onk താൾ:1982-dhikkariyude-kathal-c-j-thomas.pdf/107 106 83995 244186 2026-07-01T11:39:35Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഡാർവിനും ഒരനുബന്ധം എനിക്കു 'ബഹുജന'ത്തെ വലിയ മതിപ്പില്ല വ്യക്തികളോടും കുറച്ചൊക്കെ സ്നേഹമുണ്ടു്. പക്ഷേ, ഷ്യസമുദായത്തെ ഒരു ദേവതയായി ഉയത്തക്ക ജനാധി പത്യബോധം എ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244186 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഡാർവിനും ഒരനുബന്ധം എനിക്കു 'ബഹുജന'ത്തെ വലിയ മതിപ്പില്ല വ്യക്തികളോടും കുറച്ചൊക്കെ സ്നേഹമുണ്ടു്. പക്ഷേ, ഷ്യസമുദായത്തെ ഒരു ദേവതയായി ഉയത്തക്ക ജനാധി പത്യബോധം എനിക്കില്ല. ഭരണഘടനപ്രകാരം ഓരോ വോട്ടുള്ള സകലരേയും ബഹുമാനിക്കുക എന്നതു് അത്ര എളുപ്പമായ കാര്യമല്ല. എല്ലാ മനുഷ്യരും സമന്മാരല്ല എന്നു പറഞ്ഞാൽ, പറയുന്നയാൾ എല്ലാവരേക്കാൾ മേലേക്കിട യിലാണെന്നു അതിനർത്ഥമില്ലെങ്കിലും, പ്രായം എല്ലാവക്കും രസിച്ചില്ലെന്നുവരും. ഫാഷിസ്റ്റ് തത്വചിന്തയുടെ ഒരു ചുവയുണ്ടെന്നു തോന്നു കയും ചെയ്യും. നിർഭാഗ്യവശാൽ ഇപ്പറഞ്ഞതൊക്കെ യാണ് ഇവിടത്തെ പ്രമേയം. അഭി അതിനു മനുഷ്യവത്തിൽ പല ഇനമുണ്ടെന്നുള്ള ആശയം എന്റെ സ്വന്തമല്ല. അതു വളരെ പണ്ടേയുണ്ട്. പുരാണ ത്തിലെ കഥാപാത്രങ്ങളെ ദേവാസുരമാനുഷരായി തരം തിരിച്ചിരിക്കുന്നതു അതുകൊണ്ടായിരിക്കണം. പുനജ്ജ മതത്വവും ഒരു തരത്തിൽ ഈ ആശയത്തോടു ബന്ധ പ്പെട്ടതാണ്. ബുദ്ധന്റെ ഉപദേശങ്ങളിൽ (ധർമ്മപദം) ഒരു ഭാഗത്തു, മനുഷ്യനിൽ കോഴിയുടേയും പാമ്പിന്റെയും പന്നിയുടേയും അംശങ്ങൾ അവശേഷിക്കുന്നു എന്നു പറ ഞ്ഞിട്ടുണ്ട്. കോഴി കാമത്തിന്റെയും, പാമ്പ് ക്രോധത്തി ന്റെയും, പന്നി ബുദ്ധിശൂന്യതയുടേയും പ്രതീകങ്ങളാണ്. ഇവയിൽ ആദ്യത്തെ രണ്ട് ലക്ഷണങ്ങളും നശിച്ചുകഴി ഞ്ഞാൽത്തന്നെയും അതിലേറെ ഭയങ്കരമായ മൂന്നാമത്തെ സ്വഭാവം അവശേഷിക്കാറുണ്ടെന്നും ബുദ്ധൻ അഭിപ്രായ പ്പെടുന്നു. ഡാർവിനും ഇതിനോടു യോജിച്ച ഒരു ചിന്താ ഗതിയുണ്ടു്. ഡാർവിന്റെ പ്രതീകങ്ങൾ കുരങ്ങും വ്യാഘ്ര വും കഴുതയുമാണെന്ന വ്യത്യാസമുള്ളൂ. ഇതു കൂടാതെ പല<noinclude></noinclude> 6yaz0i79r54o4gjv55i45odw5o815c5 താൾ:1982-dhikkariyude-kathal-c-j-thomas.pdf/109 106 83996 244187 2026-07-01T11:39:38Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഡാർവിനും ഒരനുബന്ധം 107 ഘടകം വളർച്ചപ്രാപിച്ചാണ് പറക്കുന്ന ജന്തുക്കളും, ഇഴ യുന്ന പാമ്പും, ചിന്തിക്കുന്ന മനുഷ്യനുമെല്ലാമുണ്ടായതു്. കഴുകൻ പാമ്പിൻ വിഷമില്ല; പാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244187 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>ഡാർവിനും ഒരനുബന്ധം 107 ഘടകം വളർച്ചപ്രാപിച്ചാണ് പറക്കുന്ന ജന്തുക്കളും, ഇഴ യുന്ന പാമ്പും, ചിന്തിക്കുന്ന മനുഷ്യനുമെല്ലാമുണ്ടായതു്. കഴുകൻ പാമ്പിൻ വിഷമില്ല; പാമ്പിനു പറക്കാൻ കഴിയുകയില്ല; ഇവ രണ്ടിനും ചിത്രം വരയ്ക്കാനും കഴിയുക യില്ല. എന്നുവച്ചാൽ പല സിദ്ധികളും പലയിടങ്ങളി ലായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നം. പരി ണാമത്തിൽ ഉയർന്നതും എന്നു സാധാരണ ഗണിക്കപ്പെടുന്ന ജന്തുക്കൾ എല്ലാവിധ വൈഭവങ്ങളിലും പരമമായ വളച്ച പ്രാപിച്ചു എന്നു വിചാരിക്കണ്ട. കഴുകൻ കണ്ണുകളോ സിംഹത്തിന്റെ ശക്തിയോ മനുഷ്യനില്ല. ഏതാണ്ട് ഒരേതരം ജീവികളിൽനിന്നാണ് ഇന്നത്തെ സകല ജീവ ജാലങ്ങളും പരിണമിച്ചത് എന്നാണ് ശാസ്ത്രമതം. ഓരോ പ്രത്യേക പരിതസ്ഥിതികളിലാണ് പല ജന്തുക്കൾ തമ്മിൽ വ്യത്യാസമുണ്ടായിത്തീർന്നതു്. ശാരീരികരംഗത്തു നിന്നു മാനസികരംഗത്തിലേയ്ക്ക് കടന്നുനോക്കിയാൽ, അവിടെയുള്ള പരിതസ്ഥിതികളനുസരിച്ച ഒരു വ ത്തിൽത്തന്നെയുള്ള ജന്തുക്കൾ പല നിലകളിൽ പരി ണാമം പ്രാപിച്ചിരിക്കുന്നതായി കാണാം. പുല്ലും പുലിയും തമ്മിലുള്ള വ്യത്യാസത്തിലധികം വ്യത്യാസം രണ്ടു മനു ഷ്യർ തമ്മിലുണ്ടാവുക എന്നത്, അങ്ങനെ, അസാധ്യമല്ലാ തായിത്തീരുന്നു. ജന്മവാസന പല നിലകളിലായി സകല ജീവജാ ലങ്ങൾക്കുമുണ്ട്. ഇഷ്ടമില്ലാത്തതും ഉള്ളതും തിരിച്ചറി യാൻ സസ്യങ്ങൾക്കും കഴിവുണ്ടെന്നാണ് വച്ചിരിക്കു ന്നത്. അതിപുരാതനമായ ഒരു കാലത്തു ജന്മവാസന മാത്രമേ ഉണ്ടായിരുന്നു എന്നു വിചാരിക്കാം. വളരെ യുഗങ്ങൾക്കുശേഷമാണ് ബുദ്ധി, അഥവാ ചിന്താശക്തി, ഉത്ഭവിച്ചത്. ജന്മവാസനയുടെ ഒരു ഉയന്ന രൂപമാണ് ചിന്താശക്തി എന്നു വിചാരിക്കാൻ ന്യായം കാണു ന്നില്ല. ജന്മവാസന തലമുറകളായി കൈമാറ്റം ചെയ്യ പെടുമ്പോൾ, ഓരോ ജീവിയും ബുദ്ധി ജനനത്തിനുശേഷം സമ്പാദിക്കേണതായിട്ടാണു കാണുന്നത്. ഇത്ര ഭിന്നമായ രണ്ടു വൈഭവങ്ങളിൽ ഒന്നു മയിൽനിന്നു പരിണമിച്ചു<noinclude></noinclude> lzjjl8ap06iryhrrsfz75jkii7ef9et താൾ:1982-dhikkariyude-kathal-c-j-thomas.pdf/128 106 83997 244188 2026-07-01T11:39:43Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്മുടെ യജമാനന്മാർ അവരോ 0 ഇന്ത്യയുടെ ഇന്നത്തെ മഹാ വ്യ ാധി അതിൻറ രാഷ്ട്രീയനേതൃത്വമാണ്. കല്ലെറിഞ്ഞ കാലത്തു ധിക്കപ്പെട്ട ഒരു നേതൃവർഗ്ഗം അധികാരസ്ഥാനത്തു കയറി...' താൾ സൃഷ്ടിച്ചിരിക്കുന്നു 244188 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നമ്മുടെ യജമാനന്മാർ അവരോ 0 ഇന്ത്യയുടെ ഇന്നത്തെ മഹാ വ്യ ാധി അതിൻറ രാഷ്ട്രീയനേതൃത്വമാണ്. കല്ലെറിഞ്ഞ കാലത്തു ധിക്കപ്പെട്ട ഒരു നേതൃവർഗ്ഗം അധികാരസ്ഥാനത്തു കയറി പറ്റിയിട്ടും പഴയ തൊഴിൽ തന്നെ തുടരുകയാണ്. അധി കാരസ്ഥാനം എന്നുപറയുന്നത് മന്ത്രിക്കസേര മാത്രമല്ല, അവിടെ കയറിക്കൂടാൻ തിരക്കുകൂട്ടുന്നവരുടെ ചവിട്ടു പടികളും അവിടെനിന്നും ഗളഹസ്തം ചെയ്യപ്പെട്ടവരുടെ ഉപധാനങ്ങളുമാണ്. ദീർഘകാലം നാം വിദേശാധിപത്യ ത്തോട് എതിൽ കല്ലെറിഞ്ഞു. ദേശീയസ്വാതന്ത്ര്യത്തിനു അതാവശ്യവുമായിരുന്നു. ആ പ്രസ്ഥാനം വിജയകരമായ പ്പോൾ ആ അ ട വികൻ ആവശ്യം കഴിഞ്ഞു. പക്ഷേ, ഒന്നുകിൽ ഈ നേതാക്കന്മാക്കും അക്കഥ മനസ്സിലായില്ല, അല്ലെങ്കിൽ മനസ്സിലായിട്ടും അത് പ്രവൃത്തി പദ്ധതി യിൽ കൊണ്ടുവരാൻ വേണ്ടത്ര കഴിവും അവക്കുണ്ടായില്ല. രാഷ്ട്രീയപ്രവർത്തനമെന്നു പറഞ്ഞാൽ അവരുടെ നിഘണ്ടു വിലെ അർത്ഥം കല്ലെറിയുക എന്നുമാത്രമാണ്. ആരെയാ റിയുക? സായി പോയി. പിന്നെയുള്ളതും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. സൗകയുമായി അ വ ര കിട്ടിയില്ലെങ്കിൽ കക്ഷിക്കകത്തുന്നെ ° കല്ലെറിയുക. മറെറാരു കൂട്ടർ, സ്വതന്ത്ര്യം കിട്ടിയിട്ടേയി ല്ലെന്നു വാദിച്ചു, സായിപ്പുണ്ടെന്നു സങ്കല്പിച്ചു, ചുമ്മാ കല്ലെറിയുന്നു. കൊള്ളന്നതെവിടെയെങ്കിലുമാകട്ടെ, കല്ലെ റിഞ്ഞു എന്നു സമാശ്വസിച്ചാൽ മതി. പിന്നെ ചില കൂട്ടർ ഏതെങ്കിലും വിരുദ്ധശക്തികളെ സങ്കല്പിച്ചു ണ്ടാക്കി, സങ്കല്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ ക്കാരനെ കുറ്റം വിധിച്ചു, അവരോട് ഏറ്റുമുട്ടാൻ വഴി നോക്കുന്നു. ഈ കൂട്ടരെല്ലാം ഒരു കായത്തിൽ യോജിക്കുന്ന വരാണ്. രാഷ്ട്രീയമെന്നു പറഞ്ഞാൽ സമരമാണ്, സമരം<noinclude></noinclude> t30p61xr49qj3x3dqis5h9xyvyoxbnm താൾ:1982-dhikkariyude-kathal-c-j-thomas.pdf/90 106 83998 244189 2026-07-01T11:39:46Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 ധിക്കാരിയുടെ കാതൽ സമുദായം ഒരു കരടിക്കൂടാവുന്നു ഈ അപ്പോസ്തലന്മാരാരും അമ്പിളിയെ പിടിച്ചുകൊ ടക്കാനാവശ്യപ്പെടുന്ന പിന്നെയെന്തിനു ശിക്ഷിക്കുകയില്ല. മറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു 244189 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>88 ധിക്കാരിയുടെ കാതൽ സമുദായം ഒരു കരടിക്കൂടാവുന്നു ഈ അപ്പോസ്തലന്മാരാരും അമ്പിളിയെ പിടിച്ചുകൊ ടക്കാനാവശ്യപ്പെടുന്ന പിന്നെയെന്തിനു ശിക്ഷിക്കുകയില്ല. മറ്റു മനുഷ്യരെ ബലം പ്രയോഗിച്ചു സ്വത്തിലേറണം-രാഷ്ട്രീയമോ മതപരമാ ആയ സ്വത്തിൽ? അവനേയും ഒരു ശിശുവായി ഗണിച്ചു പഠിപ്പിക്കാൻ ശ്രമിച്ചാൽ പോരേ? ബലം പ്രയോഗി ച്ചാണ് ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതെങ്കിൽ, ഇന്നു ഉൽകൃഷ്ടമെന്നും ഗണിക്കപ്പെടുന്ന ആശയങ്ങളുടെ ഗുരുക്ക ന്മാർ എത്ര മുമ്പുതന്നെ വധിക്കപ്പെടുമായിരുന്നു. ഈ സമ്പ്രദായം മിഷ്യനറിവേലയുടെ 'സ്പിരിറ്റ്' കുറെ കുറ ച്ചേക്കുമെന്നുള്ളത് സത്യമാണ്. പക്ഷേ, അതോടൊപ്പം കൂട്ടക്കൊലയുടെ കലവറയും നശിക്കും. മനുഷ്യനെ വെറു അവനെ നന്നാക്കാൻ ശ്രമിക്കുന്നവൻ മാത്രമേ വിജയം വരിക്കുകയുള്ളൂ. മതാന്ധന്മാർ പലപ്പോഴും മനസ്സാ ക്ഷിയെ കൂട്ടുപിടിക്കാറുണ്ട്. എല്ലാവരുടേയും മസസ്സാക്ഷി ഒരുപോലെയായിരിക്കുമെന്നാണവടെ പക്ഷം . സാക്ഷി പരിതസ്ഥിതികളനുസരിച്ച കുറെയൊക്കെ ഭിന്നമായിരിക്കും. അതുകൊണ്ടു സംസാരിക്കുന്നവൻ മന സാക്ഷി മറച്ചുവെച്ചുകൊണ്ടു സംസാരിക്കുകയാണെന്നു ഗണിക്കേണ്ട ഇത് അവഗണിച്ചു പ്രവർത്തിക്കുന്നതുകൊ ണ്ടാണു സമുദായം ഒരു കരടിക്കുടായിത്തീരുന്നത്. മതവും രാഷ്ട്രീയഘടകങ്ങളുമാണ് അസഹിഷ്ണുതയുടെ കുത്തകക്കാർ. അനേകകാലമായി ഇവർ മനുഷ്യനെ വലിച്ചു നീട്ടിയും ചെത്തിക്കുറുക്കിയും അവരുടെ ഭരണം സാധിച്ചുപോരുന്നുണ്ട്. മനുഷ്യന്റെ വളർച്ചയോടുകൂടി സഹിഷ്ണുതയുടെ ആവശ്യം കൂടുതലായി ബോധപ്പെട്ടിട്ട മുണ്ട് എങ്കിലും ഇന്നു പരിഷ്ക്കരിച്ച മദ്ദനമുറകൾ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു സഹിഷ് ണുത കൂടുതൽ അപ കടത്തിലായിരിക്കയാണ്. പണ്ടൊക്കെ ബലപ്രയോ ഗവും ഭീഷണിയുമായിരുന്നു മദ്ദനായുധങ്ങൾ. ഇന്നാകട്ടെ അതിനേക്കാൾ ശക്തി കൂടിയ ചിലതാണ്.<noinclude></noinclude> 0u5ib301cpl252d62awcwu18psxzfmg താൾ:1982-dhikkariyude-kathal-c-j-thomas.pdf/99 106 83999 244190 2026-07-01T11:39:49Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കലയും ബഹുജനവും 97 സംരക്ഷണം കൊണ്ടല്ല നല്ല കലാസൃഷ്ടി ഉദയം ചെയ്യു ന്നത്. 'തരം താണാലും സ്വന്തം ഗ്രാമത്തിന്റേതുതന്നെ മതി' എന്ന മനസ്ഥിതി കലാരംഗത്തു ദ്രോഹമാണ്. പ്രച...' താൾ സൃഷ്ടിച്ചിരിക്കുന്നു 244190 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>കലയും ബഹുജനവും 97 സംരക്ഷണം കൊണ്ടല്ല നല്ല കലാസൃഷ്ടി ഉദയം ചെയ്യു ന്നത്. 'തരം താണാലും സ്വന്തം ഗ്രാമത്തിന്റേതുതന്നെ മതി' എന്ന മനസ്ഥിതി കലാരംഗത്തു ദ്രോഹമാണ്. പ്രചരണാ ശത്തെപ്പറ്റിയാണ് എട്ടാമത്തെ കാം . കലാസൃഷ്ടിയിൽ ആവശ്യമുള്ളിടത്തോളം പ്രചരണം കുത്തിത്തിരുകിക്കൊൾക. പക്ഷേ, അതിന്റെ കലാമൂല്യം നിണ്ണയിക്കുന്നതും ഈ പ്രചരണത്തിന്റെ അടിസ്ഥാന ത്തിലായിരിക്കയില്ല. സുബഹ്മണ്യഭാരതിയുടെ ങ്ങൾ പ്രചരണമുണ്ടെന്നുള്ളതുകൊണ്ടു നല്ലതല്ലെന്നു വരു നില്ല. പക്ഷേ, അതുകൊണ്ട് അവ ത്യാഗരാജകീർത്തന ങ്ങളേക്കാൾ മെച്ചമാവുന്നുമില്ല. പ്പുള്ള ഗുളിക യയുടെ പുറത്തു വരട്ടുന്ന മധുരപദാത്ഥമല്ല. അതിൽ നിന്നും വളരെ ഉൽകൃഷ്ടമായ ചില ലക്ഷ്യങ്ങൾ കല. എന്നു നാം കണ്ടിട്ടുണ്ട്. എന്നു തന്നെയല്ല, പ്രചരണത്തി ൻെറ തോതു വിദ്ധിക്കുന്നതനുസരിച്ച് കലാസൗന്ദര്യം കുറ ഞ്ഞുകൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടാലും അതില ണ്ട്. കുരുക്ഷേത്രത്തിന്റെ നടുക്ക് ആരാമമ ഷിക്കുകയില്ലല്ലോ. സാമൂഹ്യ പ്രതിഫലനമല്ല സ്ഥിതിവിവരക്കണക്കുകളാണതിനു നല്ലത്. ഒരു കലാ സൃഷ്ടിയിൽ അതു മാത്രം കാണാൻ കഴിയുന്നവൻ എല്ലാവിധ സൗദയത്തിനും അന്ധനാണ്. രാവണൻ വിമാനം യാതൊരു സാമൂഹ്യവാസ്തവത്തെയും പ്രതിഫലി പ്പിക്കുന്നില്ല. (അല്ലെങ്കിലന്നു വിമാനമുണ്ടായിരുന്നുവെന്നു സമ്മതിക്കണം.) വിമാനമെന്ന ആ ആശയം വെറും ഭാവന ട ചിറകടിയാണ്. അതു കലയുമാണ് യഥാർത്ഥ വിമാനനിർമ്മിതിയേക്കാൾ ഉൽകൃഷ്ടമായ മനുഷ്യ സിദ്ധി. ഒന്നുകൂടി; ഒമ്പതാമതായി: കലയ്ക്കും ബഹുജനങ്ങൾ കുമിടയ്ക്ക് അനംഗീകൃത ഖലയുണ്ടു. മ ർ ശ ക ൻ. ഇന്നു വായനക്കാരും കല് കാരന്മാരും ഇവരെ ഒരുവക<noinclude></noinclude> 472rp35dtm0zhuv26zwef4ao6fhlgnp താൾ:1982-dhikkariyude-kathal-c-j-thomas.pdf/108 106 84000 244191 2026-07-01T11:39:51Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '106 ധിക്കാരിയുടെ കാതൽ സംഭ മതങ്ങളിലും മാലാഖമാർ, പിശാചുക്കൾ, യക്ഷികൾ, അപ്സരസ്സുകൾ, ഗന്ധർവ്വന്മാർ മുതലായി പല ജീവി കളേയും കാണാറുണ്ട്. അടിസ്ഥാനപരമായിത്തന്നെ മനുഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244191 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>106 ധിക്കാരിയുടെ കാതൽ സംഭ മതങ്ങളിലും മാലാഖമാർ, പിശാചുക്കൾ, യക്ഷികൾ, അപ്സരസ്സുകൾ, ഗന്ധർവ്വന്മാർ മുതലായി പല ജീവി കളേയും കാണാറുണ്ട്. അടിസ്ഥാനപരമായിത്തന്നെ മനുഷ്യൻ വിഭിന്നനിലകളിലാണു പരിണാമം പ്രാപി ക്കുന്നതു് എന്ന അവ്യക്താശയത്തിന്റെ പ്രത്യക്ഷഭാവങ്ങ ളാണ് ഇവയെല്ലാം. ക്രിസ്തുമതമനുസരിച്ചു മനുഷ്യൻ ആദം മാലാഖയായിത്തീരുകയാണ്. അങ്ങനെ ശരീര സംബന്ധിയല്ലാത്ത ഘടകങ്ങളിൽ പരിണാമം വിച്ചു വിഭിന്ന മനുഷ്യവർഗ്ഗങ്ങൾ ഉണ്ടാവുന്നു എന്നൊരഭി പ്രായം പണ്ടുമുതലേയുണ്ട് എന്നു വേണമെങ്കിൽ പറയാം . പക്ഷേ, ഈ ചിന്താഗതി ശാസ്ത്രീയമായി അപഗ്രഥിക്കു വാൻ ആരും തുനിഞ്ഞിട്ടുള്ളതായി എന്റെ പരിമിതമായ അറിവിൽ പെട്ടിട്ടില്ല. എനിക്കും അതിനു കഴിവില്ല. അന്വേഷണത്തിനൊരുമാറ്റം ചൂണ്ടിക്കാണിക്കുക മാത്ര മാണ് ലേഖനോദ്ദേശ്യം. വാസനയും ചിന്തയും കുറച്ചുനാൾ മുമ്പു തൃശൂർ വച്ചു നടന്ന ഒരു സമ്മർ ക്യാ സിൽവെച്ച് ഒരു പ്രശ്നം പൊന്തിവന്നു. മനുഷ്യന്റെ ജന്മ വാസനയോ ചിന്താശക്തിയോ ഏതാണ് ആദ്യം വള ർച്ച പ്രാപിച്ചത് എന്നതായിരുന്നു അത്. തീർത്തുപറ യാൻ കഴിവുള്ള ആരുമവിടെ ഉണ്ടായിരുന്നില്ല. കുറച്ചാ ലോചിച്ചപ്പോൾ തോന്നി, ഡാർവിന്റെ പരിണാമസി ദ്ധാന്തത്തിനും ഒരനുബന്ധം ആവശ്യമാണെന്നും. ഡാർ വിൻ ശാരീരികപരിണാമത്തെപ്പറ്റി മാത്രമേ പ്രതിപാദി ക്കുന്നു. ശരീരത്തോളം തന്നെ പ്രധാനവും യഥാർത്ഥവു മായ ജന്മവാസന, വികാരം, ചിന്ത, ആത്മാവ് എന്നിവ യുടെ ഉത്ഭവവും, വളർച്ചയും, പരസ്പരബന്ധങ്ങളും ഇന്നും അജ്ഞാതനാടാണ്. അവയുടെ പരിണാമരഹസ്യം കണ്ടു പിടിച്ചാൽ മാത്രമേ മനുഷ്യസ്വഭാവത്തിലെ വൈരുദ്ധ്യ ങ്ങളും വൈവിധ്യങ്ങളും മനസ്സിലാക്കാൻ കഴിയൂ. പ്രത്യേക പരിതസ്ഥിതികളിൽ ഓരോ<noinclude></noinclude> crqzsecqi2icqk322e8qxd5direvexo താൾ:1982-dhikkariyude-kathal-c-j-thomas.pdf/110 106 84001 244192 2026-07-01T11:39:54Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '108 ധിക്കാരിയുടെ കാതൽ എന്നു വിചാരിക്കുക വിഷമമാണ്. പിന്നെ, എങ്ങനെ അതുണ്ടായി എന്ന ചോദ്യത്തിനു ഒന്നേ പറയാനുള്ള ജീവനില്ലാത്ത ഒരു ഗോളത്തിൽ ജീവനുത്ഭവിച്ചതു പോലെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244192 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>108 ധിക്കാരിയുടെ കാതൽ എന്നു വിചാരിക്കുക വിഷമമാണ്. പിന്നെ, എങ്ങനെ അതുണ്ടായി എന്ന ചോദ്യത്തിനു ഒന്നേ പറയാനുള്ള ജീവനില്ലാത്ത ഒരു ഗോളത്തിൽ ജീവനുത്ഭവിച്ചതു പോലെയുള്ള ഒരത്ഭുതമാണ് ചിന്തയുടെ ആവിർഭാവവും. അതെങ്ങനെയുണ്ടായി എന്നാക്കും അറിഞ്ഞുകൂടാ. ബുദ്ധി ജന്മവാസനയിൽനിന്നു ഭിന്നമായ ഒരു വൈവമാണെന്നു മാത്രം തല്ക്കാലം പറയാം. പലപ്പോഴും ഈ ജന്മവാസന ബുദ്ധിയെക്കാൾ ഉയർന്നതായിക്കാണാം. കാലാവസ്ഥയെ പറ്റിയും മറ്റും നിരക്ഷരനായ കൃഷിക്കാരൻ പറയുന്ന അഭിപ്രായങ്ങൾ, ശാസ്ത്രജ്ഞന്റേതിനേക്കാൾ ശരിയാവാ രണ്ട്. ഒരു പ്രത്യേകതയുള്ളത് ഇതാണ്. സാധാരണ യായി ചിന്താശക്തികുറഞ്ഞ ജന്തുക്കളിലാണ് ജന്മവാ സന കൂടുതലായി ശോഭിക്കുന്നത്. ബുദ്ധി വളരുമ്പോൾ ജന്മവാസന കുറയുമെന്നുപോലും തോന്നുന്നുണ്ട്. ചിന്ത പല പതനത്തിൽ ചിന്ത എന്ന വൈഭവം കൂടുതലായി വളർച്ചയെത്തി യിരിക്കുന്നു എന്നതാണ് മനുഷ്യൻ മറ്റു ജീവികളെക്കാൾ ഉയർന്നവനാണെന്നവകാശപ്പെടാനുള്ള ന്യായം. സ്വന്തം അസ്തിത്വത്തെപ്പറ്റിയുള്ള ബോധം മനുഷ്യനു മാത്രമേയുള്ള എന്നാണ് വെപ്പ്. ഇതു തത്വമെന്ന നിലയ്ക്ക് ശരിയായി രിക്കാം. പക്ഷെ ഇവിടെ വളരെ സൂക്ഷിക്കേണ്ട ഒരു കാര്യ മുണ്ടു്. ബുദ്ധിയുടെ വളർച്ച മനുഷ്യവത്തിലെ എല്ലാ ഒരേ തരത്തിലായിക്കൊള്ളണമെന്നി ല്ലല്ലോ. അതുകൊണ്ട് അസ്തിത്വബോധത്തിലും വ്യത്യാസ ങ്ങളുണ്ടാകാം. മദിരാശി പട്ടണത്തിലെ ബഹളം പിടിച്ച തെരുവുകളുടെ മദ്ധ്യത്തിൽ കൂടി യാതൊരു കൂസലുമില്ലാ അംഗങ്ങൾക്കും സംസാരിച്ചുനടന്നു. മോർച്ചറിയിലവസാനി ക്കുന്ന തമിഴത്തികളെ ഓർമ്മിക്കുമ്പോൾ തോന്നുന്നു, ഈ അസ്തിത്വബോധം എന്നു പറയുന്നതുള്ള മനുഷ്യർ ഒരു ചെറിയ ശതാംശം മാത്രമാണെന്നു. ചിന്ത പൊതുവേ മനുഷ്യവത്തിനൊരു സിദ്ധിയായിക്കഴിഞ്ഞിട്ടുണ്ടെന്നു<noinclude></noinclude> tlovz0f9esv2dhv3dzgcrazwbl1k0z4 താൾ:1982-dhikkariyude-kathal-c-j-thomas.pdf/129 106 84002 244193 2026-07-01T11:39:56Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'നമ്മുടെ യജമാനന്മാർ 3 U 1 127 മാത്രമ ാ ണു ആരോടെങ്കിലുമാവാം, എന്തിനുവേണ്ടി എന്നും നിർബ്ബന്ധവുമില്ല. അവരുടെ ഭാഷാശൈലിതന്നെ അത്തരത്തിലുള്ളതാണ്. അണിമുറിയാതെ “മുന്നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244193 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>നമ്മുടെ യജമാനന്മാർ 3 U 1 127 മാത്രമ ാ ണു ആരോടെങ്കിലുമാവാം, എന്തിനുവേണ്ടി എന്നും നിർബ്ബന്ധവുമില്ല. അവരുടെ ഭാഷാശൈലിതന്നെ അത്തരത്തിലുള്ളതാണ്. അണിമുറിയാതെ “മുന്നേറണം “രക്തം കൊണ്ടു ചിത്രമെഴുതണം' തത്വസംഹിത പടവാ ളാണ്. വലിച്ചുപൊളിക്കുന്നതും തല്ലി ത്ത ക ക്കു ന്ന തും അവരുടെ മനോഗതത്തിൽ നിന്നും മാറിയിട്ടില്ല. കെട്ടി പണിയുന്ന കാര്യം അവിടെ ബീജാവാപം ചെയ്തിട്ടില്ല. കണ്ണിനുമുമ്പിൽ നടക്കുന്ന സൃഷ്ടിപരമായ പ്രവർത്തനത്തെ യെല്ലാം വായിൽ തോന്നിയതു പറഞ്ഞു അധിക്ഷേ പിച്ച് അതിലുള്ളതും ഇല്ലാത്തതുമായ കുറവുകളെ കണ്ടു പിടിച്ചു പൊളിച്ചു കാട്ടുന്നതാണ് ചിലരുടെ രാഷ്ട്രീയ പ്രവത്തനം. അത്തരം കാലങ്ങളിൽ പരീക്ഷാർത്ഥമെ ങ്കിലും പങ്കെടുത്തുനോക്കണമെങ്കിൽ, ജീ വി ത ത്തിൽ ഏതെങ്കിലും രംഗത്തു എന്തെങ്കിലും സപരമായ പ്രവ ത്തനം നടത്തുന്നതിന്റെ ഈറ്റുനോവ് അറിഞ്ഞിട്ടുണ്ടാ യിരിക്കണമല്ലൊ. ക ല്ലറ, തീവ്, മൈതാന പ്രസംഗം, ബഹുജനവഞ്ചന, പണപ്പിരിവു്, ഗൂഢാലോ ചന, ഭീകരപ്രവർത്തനം മുതലായവയിൽ വാർത്തെടുത്ത നേതൃത്വത്തിനു പ്രയോജനകരമായ പ്രവൃത്തികളിൽ മനസ്സ് ചെല്ലുകയില്ല. 1942-ൽ കമ്പിമുറിച്ചവനും ഇന്നും ഏതെങ്കിലും കമ്പി മുറിക്കണമെന്നാണു ജ്വരം, ഗാന്ധി യുടെ സിദ്ധാന്തത്തിന്റെ അപ്ര യോഗികവശം മാത്രം ഗ്രഹിച്ചവക്കും കമ്പിയേ റഷ്യൻ കമ്പി മാത്രമേ കമ്പിയാവൂ എന്നു പറയുന്നവരങ്ങനെ ഇവരെല്ലാം വീര രൂരന്മാരായ സമരനേതാക്കളാണ്. മൂന്നു ശത്രുക്കളേയും അവർ കണ്ടുപിടിച്ചിട്ടുണ്ട്. ഒന്നാമത്തെ ശത്രു. നിലവി ലുള്ള ഗവണ്മെൻറ്. അതിന്റെ ലേബൽ എന്തായാലും ചന്തയിലെ മറ്റു കച്ചവടക്കാർ അതിനെ എതിർക്കും. അവർ ബിൻ (Bakunin) പക്ഷക്കാരായ അരാജക വാദികളായതു കൊണ്ടല്ല. വിദേശഗവർമ്മെന്റിനോടുള്ള എതിർപ്പുമാത്രമാണ് ജനസ്വാധീനത്തിന്റെ ആധ ാരം എന്ന പഴയ നില അവർ തുടരുന്നു എന്നു മാത്രമേയുള്ളു. ഇതരരാഷ്ട്രീയകക്ഷികളാണ് രണ്ടാമത്തെ ശത്രുവഗ്ഗം. അധി<noinclude></noinclude> jrt84sgsd9cq549eiosvfjfxkf99183 താൾ:1982-dhikkariyude-kathal-c-j-thomas.pdf/100 106 84003 244194 2026-07-01T11:40:07Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '98 ധിക്കാരിയുടെ കാതൽ പരോപജീവികളായിട്ടാണു കാണുന്നത്. അതത്ര സത്യ മല്ല. വിമർശകർ ഉപദേശിമാരാണ്, കലയുടെ സന്ദേ ശവും ചുമന്നു നടക്കുന്നവർ. കലയോടു കൂടിത്തന്നെ വിമർ ശവ...' താൾ സൃഷ്ടിച്ചിരിക്കുന്നു 244194 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>98 ധിക്കാരിയുടെ കാതൽ പരോപജീവികളായിട്ടാണു കാണുന്നത്. അതത്ര സത്യ മല്ല. വിമർശകർ ഉപദേശിമാരാണ്, കലയുടെ സന്ദേ ശവും ചുമന്നു നടക്കുന്നവർ. കലയോടു കൂടിത്തന്നെ വിമർ ശവും ജനിച്ചു. ചിലപ്പോൾ കളപറിക്കൽ, ചിലപ്പോൾ വിലയിരുത്തൽ, ചിലപ്പോൾ വെള്ളമൊഴിക്കൽ, മറ്റു ചിലപ്പോൾ വിശദീകരണം എന്നിങ്ങനെ നൂറുകൂട്ടം കാ ങ്ങൾ ഒരു വിമർശകൻ ചെയ്യാനുണ്ട്, ഇതിൽ ചിലതു ചിലപ്പോൾ നമുക്കു പ്രയോജനപ്പെട്ടെന്നു വരും. മിന്നാ മിനുങ്ങുകളുള്ളതുകൊണ്ടു നക്ഷത്രങ്ങളൊന്നുമില്ലെന്നുവരു ന്നില്ല. ഞാൻ യാതൊരു വേദാന്തവും ഉന്നയിച്ചിട്ടില്ല. യാതൊന്നും തെളിയിച്ചിട്ടുമില്ല. കണ്ടതിൽ ചിലതു കുറിച്ചുവെന്നു മാത്രം. ചിലതിലെങ്കിലും പലർ എന്നോടു യോജിക്കുമായിരിക്കും. അല്ലെങ്കിൽത്തന്നെ കുഴപ്പമില്ല. ഏകരൂപമായ ഒരു ലോകത്തെ ഞാനിഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ചു കലാലോകത്തെ.<noinclude></noinclude> cwgr3yhk88wlt41z903yew0y2rqxouj താൾ:1982-dhikkariyude-kathal-c-j-thomas.pdf/130 106 84004 244195 2026-07-01T11:40:13Z Manojk 804 /* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '128 ധിക്കാരിയുടെ കാതൽ കാരത്തിലുള്ളവർ ശത്രുവർഗ്ഗത്തെ പ്രത്യേകം സ്നേഹിക്കുന്നു. അങ്ങനെയൊരു ഇമ്പാച്ചിയില്ലെങ്കിൽ അവരുടെ സിംഹാ സനങ്ങൾ ഉറച്ചുനിൽക്കയില്ല. മറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു 244195 proofread-page text/x-wiki <noinclude><pagequality level="1" user="Manojk" /></noinclude>128 ധിക്കാരിയുടെ കാതൽ കാരത്തിലുള്ളവർ ശത്രുവർഗ്ഗത്തെ പ്രത്യേകം സ്നേഹിക്കുന്നു. അങ്ങനെയൊരു ഇമ്പാച്ചിയില്ലെങ്കിൽ അവരുടെ സിംഹാ സനങ്ങൾ ഉറച്ചുനിൽക്കയില്ല. മറ്റു പാർട്ടികളുടെ തെറ്റു കളെക്കാൾ സ്വന്തകക്ഷിയുടെ കാര്യക്ഷമതയാണ് സ്വാധി കാരത്തിന്റെ നീതീകരണം എന്നവർ വിശ്വസിക്കുന്നില്ല. മറ്റുള്ളവനെക്കാളും മെച്ചമാണ് താനെന്നു പറയുന്നതിനേ ക്കാൾ അവരിഷ്ടപ്പെടുന്നതും അപരൻ തന്നെക്കാൾ വഷള നാണെന്നു തെളിയിക്കാനാണ്. ഭാഷതന്നെ 'ചീത്ത'യുടെ യാണ്. 'നല്ലതിന്റെയല്ല. മൂന്നാമതുമുണ്ടൊരു ശത്രുവം. നേതാക്കന്മാർ പറയുന്നതിനൊക്കെ അനുസരണത്തോടെ താളം കാട്ടാത്ത സാധാരണക്കാർ. 'പിൻതിരിപ്പൻ കവിതയെഴുതുന്ന കവി, “മനസ്സിലാകാത്ത ചിത്രം വരയ്ക്കു ന്നവൻ, മാർക്സിനോടുകൂടി (അഥവാ ഗാന്ധിയോടുകൂടി) മനുഷ്യന്റെ ചിന്താശക്തി നശിച്ചെന്നു വിശ്വസിക്കാത്ത വർ, ഇവരും അക്കൂട്ടത്തിൽ പെടും. അവരോടും സമരം ചെയ്യേണ്ടതാണ്. ആശയസമരം. തരം കിട്ടിയാൽ കത്തിയും. അക്കൂട്ടം കൊടുക്കാനുള്ള ബഹുമതിബിരുദ ങ്ങളുമുണ്ട് മൂരാച്ചി, മോസ്കോ ഏജൻറ്, വത്തിക്കാൻ ഏജൻറ്, വിരുദ്ധൻ, വ്യക്തിവാദി അങ്ങനെ അങ്ങനെ. ഏതു വഴിക്കു പോയാലും ആരെയെങ്കിലും എതിക്കുക എന്നതു മാത്രമാണ് തത്വസംഹിത. കോൺഗ്രസ്സ് എന്നു പറഞ്ഞാൽ കമ്യൂണിസ്റ്റുകാരെ എതിർക്കുവാനുള്ള ഒരു സംഘം എന്നാണ് ഇന്നത്തെ അത്ഥം. കമ്യൂണിസത്തെ എതിർക്കുന്നതിനെക്കാൾ പ്രധാനപ്പെട്ടത് ജനാധിപത്യം പുലത്തുകയെന്നതാണെന്നും അറിയാവുന്ന പത്തുപേർ കോൺഗ്രസ്സിൽ ഉണ്ടായിരുന്നെങ്കിൽ ആ സംഘടന ഇന്ന ത്തെ നിർഭാഗ്യാവസ്ഥയിൽ എത്തിച്ചേരുമായിരുന്നില്ല. തെരഞ്ഞെടുപ്പിന്റെ സമയത്തല്ലാതെ കോൺഗ്രസ്സ് എന്ന സ്ഥാനം എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു ഉപജാപം മാത്രമാണ്. പുറത്താരോടും സമരം ചെയ്യാനി ല്ലാത്തതുകൊണ്ട് അകത്തുതന്നെയുള്ള കിടമത്സരം . എന്തി നെയുമെതിർക്കുന്ന കമ്യൂണിസ്റ്റുകാർക്കും തെരഞ്ഞെടു പ്പുകൾ കൂ ടാ ത പണിമുടക്കെന്നൊരു സമരരംഗം കൂടി<noinclude></noinclude> 1xituw9x9odekg9ich3g27f2b1dskq1