വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.9
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Nakshathrangalude Naattil 1965.pdf/13
106
81293
244237
243080
2026-07-04T06:04:42Z
Peemurali
12614
/* സാധൂകരിച്ചവ */
244237
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>തൽ കൂടുതൽ ഫലവത്താകുവാൻ തുടങ്ങുകയും പഴങ്കഥകൾ
കുറേശ്ശെക്കുറേശ്ശെയായി ശാസ്ത്രസിദ്ധാന്തങ്ങൾക്കും വഴി
മാറിക്കൊടുക്കുകയും ചെയ്തു.
ആകാശയാത്രാശാസ്ത്രത്തിന്ന് മുമ്പു പറഞ്ഞപോലെ
മാനവസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. ഇക്കാല
ത്തെ പൊതുവിൽ മൂന്നു ഘട്ടങ്ങളായി തിരിക്കാം:
# ഇതേവരെ വിവരിച്ച ഇതിഹാസങ്ങളുടെ കാലഘട്ടം: വേദങ്ങളുടെ കാലം മുതൽ ഏകദേശം ക്രി. പി.1540 വരെയാണിത്.
# സംശയങ്ങളുടെ കാലഘട്ടം: ക്രി. പി. 1540 മുതൽ ഏകദേശം ക്രി.പി. 1895 വരെ. 'നിക്കോളാസ് കോപ്പർനിക്കസ്' ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന സിദ്ധാന്തത്തെ തകൎത്തതും, 'ഗലീലിയോ ദൂരദൎശിനിയുണ്ടാക്കി ചന്ദ്രന്റെ ഉപരിതലത്തേയും വ്യാഴം മുതലായ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളെയും കണ്ടുപിടിച്ചതും, 'കെപ്ലർ' ഗ്രഹനക്ഷത്രാദികളുടെ സഞ്ചാര നിയമങ്ങൾ ഉന്നയിച്ചതും, 'ന്യൂട്ടൺ' തന്റെ ഗുരുത്വാകഷണനിയമം പ്രസിദ്ധമാക്കിയതും 'ലപ്ലാസ്' പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തങ്ങൾ ഉന്നയിച്ചതും “മൺഗോൾഫ് സഹോദരന്മാർ' ബലൂണുകളിൽ ആകാശത്തിലേക്കുയൎന്നതും 'ജൂൾസ് വേൺ' ചന്ദ്രയാത്രയെക്കുറിച്ചും രസാവഹമായ ഒരു പുസ്തകമെഴുതിയതും ഈ കാലഘട്ടത്തിലാണ്. മഹത്തായ ശാസ്ത്രപുരോഗതിയുടെ കാലമായിരുന്നു അതു്. സംശയങ്ങളാകുന്ന നിശിതശരങ്ങളാൽ അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂടു തകൎക്കപ്പെട്ടപ്പോൾ മനുഷ്യന്റെ ബുദ്ധി സ്വതന്ത്രമായി.
# പ്രവൎത്തനങ്ങളുടെ കാലഘട്ടം: ക്രി. പി. 1895 മുതൽ ഇന്നേവരെ. ആകാശസഞ്ചാരത്തെപ്പറ്റിയുള്ള പ്ര<noinclude></noinclude>
ed4m57sstvevox8wm6990ez8tgg346f
താൾ:Prithikaradurga (Changampuzha).pdf/46
106
81589
244246
241235
2026-07-04T06:39:51Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244246
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>കഴിഞ്ഞു് അയാൾ ഒരു ദിവസം അവിടെ ചെന്നു. അയാളുടെ ചാൎച്ചക്കാരൻ മുകളിലത്തെ നിലയിലുള്ള ഒരു മുറിയിൽ കിടക്കുന്നതായിക്കണ്ടു. "ഞാൻ കാാറെയുമായി കാൎയ്യമെല്ലാം പറഞ്ഞു പൊരുത്തപ്പെടുത്തിയിട്ടുണ്ട്'. അയാളുമായി ഇനി വഴക്കൊന്നും കൂട്ടരുതെന്നു ഞാൻ തന്നോടു യാചിക്കുന്നു.’’
യോട്ട് ഇതിനൊന്നും സമാധാനം പറഞ്ഞില്ല; പക്ഷേ, അല്പനേരം കഴിഞ്ഞു് അയാൾ ഇങ്ങനെ ചോദിച്ചു:
"ഇക്കാൎയ്യത്തെസംബന്ധിച്ചുവാഡിനിൽ അവർ എന്തു പറയുന്നു?"
"ഓ, അത്രയധികമൊന്നുമില്ല,” വെറ്റർലൈഡ് മറുപടി പറഞ്ഞു: "ഗുന്നാറിൽനിന്നതു പ്രതീക്ഷിച്ചിരുന്നതാണു്. അയാൾ ഉദാരമനസ്കനായ ഒരു മനുഷ്യനാണു്. നിൻ്റെ പെരുമാറ്റത്തെക്കുറിച്ച് അയാൾ എന്താണ് വിചാരിക്കുന്നതെന്നു പറഞ്ഞുകേൾക്കുവാൻ എനിക്കിഷ്ടം തോന്നുന്നില്ല."
യോട്ട് അയാളുടെ പുതപ്പിൽനിന്നു രോമങ്ങൾ പിഴുതെടുത്തുകൊണ്ടു് ഏതാനും നിമിഷങ്ങൾ ഒന്നും മിണ്ടാതെ കിടന്നു. പിന്നീട്, തങ്ങളുടെ മേച്ചിൽക്കാരൻ കണ്ടതായി പ്രസ്താവിച്ച ആ കാൎയ്യം ആർണെയുടെ പുത്രന്മാർ തന്നോടു പറഞ്ഞതു്, അയാൾ വെറ്റർലൈഡിനോടു പറഞ്ഞു.
'
"ഓഹോ, വലിയ ഘനം തൂങ്ങുന്നതുതന്നെ എയോൾവിൻ്റെ ഇടയൻ്റെ വർത്തമാനം_ അവൻ്റെ ആടുകളും<noinclude></noinclude>
ibmmfd7ibypqzj0aylft9ipd4up75sj
താൾ:Prithikaradurga (Changampuzha).pdf/47
106
81591
244254
241239
2026-07-04T06:51:59Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244254
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>അതുതന്നെയായിരിക്കും സംസാരം." പുച്ഛസ്വരത്തിൽ വെറ്റർലൈഡ് ഉപന്യസിച്ചു: "അസൂയാലുക്കളായ പ്രായംചെന്നാ പെണ്ണുങ്ങളുടെ സമ്പ്രദായമാണിതു് __ഇത്തരം കഥകൾ പറഞ്ഞു പരത്തുന്നത്; ഇത്തരത്തിലുള്ള ഏഭ്യരാശികളുമൊത്തു സഹവസിക്കുന്നതു തീൎച്ചയായും തനിക്കു ചീത്തയാണു്, യോട്ട്.''
"നിങ്ങൾക്കറിവുള്ള ആ സംഗതികളുണ്ടല്ലോ__ അതിൽ എങ്ങനെയാണു്. ഗുന്നാറിൻ്റെ മനസ്സെന്നു നിങ്ങൾ എന്നെങ്കിലും ചോദിച്ചറിയുകയുണ്ടായോ?'' അല്പനേരം കഴിഞ്ഞു യോട്ട് ചോദിച്ചു. "അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുവാൻ പറ്റിയ ഒരവസരമല്ലിതു്__ താനിവിടെ കിടക്കുമ്പോൾ.” വെറ്റർലൈഡ് മറുപടി പറഞ്ഞു: "താനിപ്പോൾ എന്നോടൊന്നിച്ചു വാഡിനിലേയ്ക്കു പോരിക. അതാണു് നല്ലതു്.’’
"എൻ്റെ നടുവിലൊരു വേദനയുണ്ട്,’’യോട്ട് പറഞ്ഞു: “എനിക്കു കുതിരപ്പുറത്തു കയറാൻ നിവൃത്തിയില്ല.''
“ഇങ്ങോട്ടു കുതിരപ്പുറത്തു തനിക്കു പോരാമെങ്കിൽ തീൎച്ചയായും മടങ്ങിപ്പോകുവാനും തനിക്കു 'സാധിക്കും,'' വെറ്റർലൈഡ് പറഞ്ഞു: "അതെ, വാഡിനിലേയ്ക്കു തിരിച്ചുപോകാൻ തനിക്കിഷ്ടം തോന്നാത്തതിലത്ഭുതമില്ല. എന്തുകൊണ്ടെന്നാൽ, ഇക്കാൎയ്യത്തിൽ താൻ വലിയ ബഹുമതിയൊന്നും നേടിയിട്ടില്ല. പക്ഷേ അതു കണക്കാക്കേണ്ട. താനങ്ങോട്ടുതന്നെ തിരിച്ചു പോകണം. അതാണെൻ്റെ ഉപദേശം. തനിക്കും ഗുന്നാറിനും തമ്മിൽ ഒരു<noinclude></noinclude>
28tcge548llqysnbslt83j27iu0nwtj
താൾ:Prithikaradurga (Changampuzha).pdf/48
106
81594
244302
241242
2026-07-04T07:04:42Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244302
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ശത്രുതയുണ്ടാക്കുവാൻ ആർണേയുടെ പുത്രന്മാർ ഉപായമാലോചിച്ചുകൊണ്ടിരിക്കുകയാണ്. അയാളോടു തനിച്ചെതിരിടുവാൻ അവൎക്കു ഭയമുണ്ട്. അവർ തന്നെ അവരുടെ മുമ്പിൽ പിടിച്ചിടും __പക്ഷേ, അവർ അവരുടെ സ്വന്തം അഗ്നികൂടത്തിനടുത്തിരുന്നു് അവരുടെ ചെമ്മരിയാടിൻ്റെ രോമം തുന്നിക്കൊള്ളട്ടെ. അവരുടെ ഉപായാ ലോചനകളെല്ലാം അവർക്കുതന്നെ താൻ വിട്ടുകൊടുത്തേയ്ക്കുക........എണീക്കു നമുക്കു പോകാം.’’
പക്ഷേ, കുതിരപ്പുറത്തു കറയാൻ തനിക്കു നിവൃത്തിയില്ലെന്നുതന്നെ യോട്ട് ശാഠ്യംപിടിച്ചു. ഭക്ഷണവും കുടിയും കഴിഞ്ഞു പോയാൽ മതിയെന്നു് ആർണേയുടെ പുത്രന്മാർ വെറ്റർലൈഡിനെ ക്ഷണിച്ചു. പക്ഷേ, അയാൾ അതിനു നിൽക്കാതെ ഉടൻതന്നെ കുതിരപ്പുറത്തു കയറി വാഡിനിലേയ്ക്കു മടങ്ങിപ്പോയി.
വെറ്റർലൈഡ് പറഞ്ഞതുപോലെതന്നെ കാര്യം കലാശിച്ചു. യോട്ടിനു്, അദ്ദേഹത്തിൻ്റെ മകളെ വിവാഹം കഴിച്ചുകിട്ടിയാൽ കൊള്ളാമെന്നാശയുണ്ടെന്നു വെറ്റാർലൈഡ് ഗൂന്നാറെ അറിയിച്ചു. അതു കേട്ടു ഗൂന്നാർ പറഞ്ഞു:
"ഹേ, ഐസ്‌ലാൻഡുകാരൻ, നാം തമ്മിൽ ഒരു സ്വരച്ചേൎച്ചയില്ലാതായിത്തീരുന്ന കാൎയ്യത്തിൽ എനിക്കു വലിയ വൈമനസ്യമുണ്ടു്. ഞാൻ നിങ്ങളെ അത്ര കാൎയ്യമായിക്കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, യോട്ട് ഗിസ്റ്റേഴ്‌സൺൻ്റെ ഇവിടത്തെ പെരുമാറ്റം കുറ<noinclude></noinclude>
r5joivvietqpfub56pqsg4xrxvwvevi
താൾ:Prithikaradurga (Changampuzha).pdf/49
106
81596
244318
241245
2026-07-04T07:10:30Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244318
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ച്ചുകൂടി ഭേദപ്പെട്ട തരത്തിലാണു് വേണ്ടിയിരുന്നതെന്ന് എനിക്കു പറയാതെ നിവൃത്തിയില്ല. അതു പോകട്ടെ. ഏതായാലും അയാളോടൊന്നിച്ചു കടലിനപ്പുറത്ത് എൻ്റെ മകളെ അയയ്ക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല. അതു പോലെതന്നെ ഗ്രൈംലുൺഡാറിൽനിന്നു് എൻ്റെ ജാമാതാവിനെ തേടിപ്പിടിക്കുവാനും ഞാൻ ആശിക്കുന്നില്ല.''
. "അതിൽ ആർക്കും അത്ഭുതത്തിനവകാശമില്ലാ,'' വെറ്റാർലൈഡ് മറുപടി പറഞ്ഞു. ആ സംഗതിയെപ്പറ്റി പിന്നീടൊന്നുംതന്നെ സംസാരിക്കയുണ്ടായില്ല. അതുപോലെതന്നെ അവരുടെ സംസാരത്തിൽ ഒരു വാക്കുപോലും വിഗ്‌ഡിസ്സിന്റെ ചെവിയിൽ എത്തിയതുമില്ല.
ഒൻപതു്
ഗ്രെംലുൺഡാറിൽനിന്നു യോട്ടിനെ തിരിച്ചുവിളിച്ചുകൊണ്ടുവരാൻ വെറ്റർലൈഡ് പലതും പരിശ്രമിച്ചു നോക്കി. അനവധി പ്രാവശ്യം അയാൾ അതിനെക്കുറിച്ചു സംസാരിച്ചു. പക്ഷേ, ഓരോ ഘട്ടത്തിലും തനിക്കു തീരെ സുഖമില്ലെന്നു പറഞ്ഞു യോട്ട് ഒഴിഞ്ഞുകളഞ്ഞതേയുള്ളു. അയാളുടെ തലയ്ക്കു വല്ലാത്ത വേദനയുണ്ടായിരുന്നു; അയാൾ ചോര തുപ്പുകയും ചെയ്തിരുന്നു. വെറ്റർലൈഡിൻ്റെ റോമെറിക്കിലേയ്ക്കുള്ള യാത്രയിൽ തനിക്കയാളോടൊന്നിച്ചു പോരുവാൻ തരപ്പെടുകയില്ലെന്നു യോട്ട് പ്രസ്താവിച്ചു. വെറ്റർലൈഡ് അവിടെ പോയി മടങ്ങിയെത്തി, തൻ്റെ കപ്പലിൽ, ഐസ്ലാൻഡിലേയ്ക്കു തിരിച്ചു പോകുവാൻ തയ്യാറായപ്പോൾ താൻ നോർവേയിൽത്ത<noinclude></noinclude>
dtyedn1cz20fktpzadt7qfvrc9u2v8t
താൾ:Prithikaradurga (Changampuzha).pdf/50
106
81598
244319
241246
2026-07-04T07:13:03Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244319
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ന്നെ തങ്ങിനില്ക്കുവാനാണാശിക്കുന്നതെന്നു യോട്ട് അയാളോടു പറഞ്ഞു. അതു കേട്ടപ്പോൾ അയാൾക്കും അവിടം വിടാൻ വൈമനസ്യം തോന്നി. “എന്തുകൊണ്ടെന്നാൽ,'' അയാൾ പറഞ്ഞു: "താനിവിടെ ആർണേയുടെ പുത്രന്മാരുമൊന്നിച്ചു താമസിച്ചാൽ, തനിക്കപമാനം വരുത്തിക്കൂട്ടുന്ന എന്തെങ്കിലും പ്രവൃത്തിയിലേയ്ക്കു തീൎച്ചയായും അവർ തന്നെ പ്രേരിപ്പിക്കും.''
‘’നിങ്ങളതൊന്നും ഭയപ്പെടേണ്ട. യാതൊരു മനോവിചാരവും കൂടാതെ നിങ്ങൾ പൊയ്ക്കോളൂ. എന്റെ ശരീരക്ലേശമെല്ലാം മാറിയിരിക്കുന്നു. എനിക്കിനി വടക്കോട്ടു്, റോമെറിക്കിലേയ്ക്ക്, യാത്ര തിരിക്കാൻ ഒരു വിഷമവുമില്ല. അതുകഴിഞ്ഞു് ‘ഒളാവു'രാജാവിനേയും, അദ്ദേഹത്തിൻ്റെ കൊട്ടാരത്തിലുള്ള എൻ്റെ വീട്ടുകാരേയും ചെന്നു കാണണമെന്നു ഞാൻ ഉറച്ചിട്ടുണ്ടു്. ആർണേയുടെ പുത്രന്മാർ എന്നിൽനിന്നു' ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല; എന്നോടു സ്നേഹം കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളു.''
"വടക്കോട്ടു പോകാമെന്നു തനിക്കെന്നോടു വാക്കുപറയാമോ?’’വെറ്റർലൈഡ്' ചോദിച്ചു. യോട്ട് അങ്ങനെ വാക്കുകൊടുത്തു. അയാൾ സമീപപ്രദേശങ്ങൾ വിട്ടുപോയതിനോടുകൂടി വെറ്റർലൈഡ് അയാളുടെ കപ്പലിൽ ഐസ് ലാൻഡിലേയ്ക്കു തിരിച്ചു. ഏറ്റവും സൗഹാൎദ്ദത്തോടുകൂടിയാണ് അയാൾ ഗുന്നാറുടെ അടുത്തുനിന്നും വേർപെട്ടതു്. അവർ അന്യോന്യം വിലപിടിച്ച പല സമ്മാനങ്ങളും കൊടുക്കുകയുണ്ടായി. തെക്കൻദിക്കുകളിൽ പണിചെയ്യിച്ചെടുത്ത ഒരു കണ്ണാടിയും, സ്വൎണ്ണം<noinclude></noinclude>
1d6943n8qztbnbe8i5awqp84x24guzn
താൾ:Prithikaradurga (Changampuzha).pdf/51
106
81600
244320
241248
2026-07-04T07:19:16Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244320
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>കൊണ്ടുള്ള ഒരു വസ്ത്രബന്ധിനിയും അയാൾ വിഗ്ഡിസ്സിനു സമ്മാനിച്ചു. യാത്രപറഞ്ഞു പിരിഞ്ഞ അവസരത്തിൽ ചിത്രവേലകൾ തുന്നിപ്പിടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന പട്ടുമേലങ്കി അവൾ അയാൾക്കും സംഭാവനചെയ്തു.
പത്തു്
ഇല പൊഴിയുന്ന കാലം ഒട്ടതിക്രമിച്ചിരിക്കുന്നു. വൈഗ_യോട്ട് മടങ്ങിയെത്തിയതായി ഒരു പ്രസ്താവം ആയിടയ്ക്കു നാട്ടിൽ പരന്നു. ഗ്രൈംലുൺഡാറിനും വാഡിനും മദ്ധ്യേയുള്ള കാട്ടിൽ, ഹെസ്റ്റലോക്കെന്നിൽ, ടോർബ് ജോൽ എന്ന പേരോടുകൂടിയ ഒരാളോടൊന്നിച്ചാണ് അയാൾ താമസിച്ചത് .പക്ഷേ, മിക്കപ്പോഴും അയാളെ കണ്ടിരുന്നതു് ആർണേയുടെ പുത്രന്മാരൊന്നിച്ചാണു്.
ഒരു ദിവസം സായാഹ്നത്തിൽ ഒരു ബാലൻ വാഡിനിലെത്തി. തനിക്കു വിഗ്‌ഡിസ്സിനെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നുവെന്ന് അവൻ അറിയിച്ചു. ഹെൽജെ എന്നായിരുന്നു അവൻ്റെ പേർ. ആ കൎഷകഭവനത്തിൽ നിന്നു് അധികം ദൂരത്തല്ലാത്ത കാട്ടിൽ താമസിക്കുന്ന ഒരു സാധുസ്ത്രീയുടെ മകനാണവൻ. അവൻ്റെ അമ്മ ദീനം പിടിച്ചു കിടപ്പാണു്. തന്നോടൊന്നിച്ചുവന്നു ദയവുചെയ്ത് അവൾക്കെന്തെങ്കിലും ഒരു സഹായം ചെയ്യാമോ എന്നവൻ വിഗ്‌ഡിസ്സിനോടു ചോദിച്ചു. അക്കാൎയ്യ ത്തിനു ഈ ശയാണു_വാഡിനിലെ ഗൃഹഭരണം കയ്യേറ്റിരുന്ന, അവളുടെ പോറ്റമ്മയുടെ പേർ അങ്ങനെയായിരുന്നു_ കുറച്ചുകൂടിപ്പറ്റിയതെന്നും, അവൾ അവനോടൊന്നിച്ചു<noinclude></noinclude>
3yr7jrndyybcb3fyij8l4igqzkjtwhp
താൾ:1982-dhikkariyude-kathal-c-j-thomas.pdf/4
106
83886
244349
244074
2026-07-04T11:41:59Z
Fotokannan
897
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244349
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>(Malayalam)
DHIKKARIYUTE KATHAL
Essays
BY C. J. THOMAS
First Published May 1955
Third Impression 1982
Printed at
AKSHARA PRINTERS, CALICUT
Price Rs. 10.00
Copyright by
Mrs. C. J. Thomas
Publishers:
Poorna Publications Calicut.
445-11-2-82 (2) P 1000 A<noinclude></noinclude>
efrzrjrfjghk4iqykoi4h8950dzidam
താൾ:1982-dhikkariyude-kathal-c-j-thomas.pdf/5
106
83900
244350
244088
2026-07-04T11:42:53Z
Fotokannan
897
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244350
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>3241
ധിക്കാരിയുടെ കാതൽ
സി. ജെ. തോമ്മ സ്
പ്രസാധകർ
പൂർണ്ണ പബ്ളിക്കേഷൻസ്, കോഴിക്കോട്<noinclude></noinclude>
p7c3q5d604iaxhafsgcuknu9ysjdyg4
താൾ:1982-dhikkariyude-kathal-c-j-thomas.pdf/6
106
83914
244351
244102
2026-07-04T11:46:46Z
Fotokannan
897
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244351
proofread-page
text/x-wiki
<noinclude><pagequality level="3" user="Fotokannan" /></noinclude>കൃതികൾ
* അവൻ വീണ്ടും വരുന്നു (നാടകം)
* ആ മനുഷ്യൻ നീതന്നെ (നാടകം)
* 1128 ൽ ക്രൈം 27 (നാടകം)
" അൻറിഗണി (തർജ്ജമ)
" കീടജന്മം (നാടകം)
" ഭൂതം (നാടകം)
" ശാലോമി (നാടകം)
" ഉയരുന്ന യവനിക (നാടകശാസ്ത്രം)
" ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)
" വിലയിരുത്തൽ (നിരൂപണങ്ങൾ)
" മതവും കമ്മ്യൂണിസവും
" സോഷ്യലിസം
" ജനുവരി ഒമ്പത് (തർജ്ജമ)
" ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
mbkffgtr4mmlcm8vd00aob8f0qhutgx
താൾ:1982-dhikkariyude-kathal-c-j-thomas.pdf/7
106
83928
244235
244116
2026-07-03T15:26:57Z
Irshadpp
729
244235
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഉള്ളടക്കം
#നമ്പൂതിരിമാരെപ്പറ്റി
#ചത്തും കൊന്നും
#ഗൊഗ്വേ...
#രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും
#ഫാഷിസ്റ്റ് കമ്യൂണിസം
#സാത്താൻ
#സഖാവ് കത്തനാർ
#ഓണം വേണ്ട
#ഇടച്ചേരിയുടെ ഭാരം
arch
10 ഒരത്ഭുതപ്പിറവി
11
12
13
14
15
16
ജനാധിപത്യത്തിനൊരു മാപ്പുസാക്ഷി
പ്രോക്രസ്റ്റസിന്റെ കട്ടിൽ
കലയും ബഹുജനങ്ങളും
ശവത്തിന്റെ വില
Ares
ഡാർവിന്നും ഒരനുബന്ധം
ബൈബിൾ
17 തകർച്ചകളുടെ കാലം
നമ്മുടെ യജമാനന്മാർ
18
&
Rese
Center<noinclude></noinclude>
qpp06loyjueofn2p69sjdcwy7dhbxvr
244236
244235
2026-07-03T19:16:24Z
Irshadpp
729
244236
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഉള്ളടക്കം
#നമ്പൂതിരിമാരെപ്പറ്റി
#ചത്തും കൊന്നും
#ഗൊഗ്വേ...
#രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും
#ഫാഷിസ്റ്റ് കമ്യൂണിസം
#സാത്താൻ
#സഖാവ് കത്തനാർ
#ഓണം വേണ്ട
#ഇടച്ചേരിയുടെ ഭാരം
#ഒരത്ഭുതപ്പിറവി
#ജനാധിപത്യത്തിനൊരു മാപ്പുസാക്ഷി
#പ്രോക്രസ്റ്റസിന്റെ കട്ടിൽ
#കലയും ബഹുജനങ്ങളും
#ശവത്തിന്റെ വില
#ഡാർവിന്ന് ഒരനുബന്ധം
#ബൈബിൾ
#തകർച്ചകളുടെ കാലം
#നമ്മുടെ യജമാനന്മാർ<noinclude></noinclude>
fmbwefvyksdjvlzmuzgcypd442zam0f
താൾ:Otta slokam Malayalam 1921.pdf/16
106
84007
244345
244232
2026-07-04T07:42:10Z
MoosadWiki
13329
244345
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />8 {{ഒറ്റശ്ലോകം}}</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്. അതിന്മേലെഴുതിയ ചിത്രങ്ങൾ ഒരു പുഷ്പത്തെ രക്ഷിക്കുവാനുള്ളവയായിരുന്നതിനാൽ പുഷ്പം (തീണ്ടാരി) എന്നറിഞ്ഞുകൊള്ളണമെന്നു ഭാവാർത്ഥം. കാറ്റുതട്ടി വാടാതിരിപ്പാൻ പാവനാശനനായ സർപ്പത്തിന്റെ സ്വരൂപത്തെ വരച്ചു. കാമൻ ബാണത്തിനുവേണ്ടി എടുത്തുകളയരുതെന്നുവിചാരിച്ചാണ് കാമശത്രുവിന്റെ ചിത്രമെഴുതിയത്. വെയിൽ തട്ടി വാടരുതെന്നുവച്ചു സൂര്യനെ ഭക്ഷിപ്പാനൊരുങ്ങിയ ഹനുമാനെയും വണ്ടു വന്നു മധു പാനം ചെയ്യാതിരിപ്പാൻ ചമ്പകപുഷ്പത്തെയും വരച്ചു.** **
വദനാൽ പദയുഗളീയം വചനാദധരശ്ച ദന്ത
പങ്‌ക്തിശ്ച | കചതഃ കുചയുഗളീയം ലോചനയുഗ
ളഞ്ച മധ്യതസ്ത്രസതി ൧൬
ഉപമേയ വസ്തുവിനെ ഉപമാനമാക്കി ക്കൽപ്പിക്കുക . ചന്ദ്രനിൽനിന്നു രണ്ടു താമരപ്പൂവും, തത്തയിൽനിന്നു തൊണ്ടിപ്പഴവും ഉറുമാ
മ്പഴവും, ഇരുട്ടിൽ നിന്നു രണ്ടു ചക്രവാകപ്പക്ഷികളും, ആകാശ
ത്തിൽ നിന്ന് രണ്ടു മത്സ്യങ്ങളും ഭയപ്പെടുന്നു.*********
അവസരരഹിതാ വാണീ ഗുണഗണസഹിതാ
നശോഭതേ പുംസാം | രതിസമയേ രോദന്തം പ്രി
യമപി തനയം ശപത്യഹോ ജനനീ ൧൭<noinclude><references/></noinclude>
a0ujnqyq4g65o9amtkipynv3bow12nf
244346
244345
2026-07-04T07:46:57Z
MoosadWiki
13329
244346
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" />8 {{ഒറ്റശ്ലോകം}}</noinclude>താൻ പുഷ്പിണിയാണെന്നറിയിപ്പാൻ വേണ്ടിയാണ നായിക ഭർതൃഗൃഹത്തിലേക്ക് അടപ്പനയച്ചത്. അതിന്മേലെഴുതിയ ചിത്രങ്ങൾ ഒരു പുഷ്പത്തെ രക്ഷിക്കുവാനുള്ളവയായിരുന്നതിനാൽ പുഷ്പം (തീണ്ടാരി) എന്നറിഞ്ഞുകൊള്ളണമെന്നു ഭാവാർത്ഥം. കാറ്റുതട്ടി വാടാതിരിപ്പാൻ പാവനാശനനായ സർപ്പത്തിന്റെ സ്വരൂപത്തെ വരച്ചു. കാമൻ ബാണത്തിനുവേണ്ടി എടുത്തുകളയരുതെന്നുവിചാരിച്ചാണ് കാമശത്രുവിന്റെ ചിത്രമെഴുതിയത്. വെയിൽ തട്ടി വാടരുതെന്നുവച്ചു സൂര്യനെ ഭക്ഷിപ്പാനൊരുങ്ങിയ ഹനുമാനെയും വണ്ടു വന്നു മധു പാനം ചെയ്യാതിരിപ്പാൻ ചമ്പകപുഷ്പത്തെയും വരച്ചു.** **
വദനാൽ പദയുഗളീയം വചനാദധരശ്ച ദന്ത
പങ്‌ക്തിശ്ച | കചതഃ കുചയുഗളീയം ലോചനയുഗ
ളഞ്ച മധ്യതസ്ത്രസതി ൧൬
ഉപമേയ വസ്തുവിനെ ഉപമാനമാക്കി ക്കൽപ്പിക്കുക . ചന്ദ്രനിൽനിന്നു രണ്ടു താമരപ്പൂവും, തത്തയിൽനിന്നു തൊണ്ടിപ്പഴവും ഉറുമാ
മ്പഴവും, ഇരുട്ടിൽ നിന്നു രണ്ടു ചക്രവാകപ്പക്ഷികളും, ആകാശ
ത്തിൽ നിന്ന് രണ്ടു മത്സ്യങ്ങളും ഭയപ്പെടുന്നു.*********
അവസരരഹിതാ വാണീ ഗുണഗണസഹിതാ
നശോഭതേ പുംസാം | രതിസമയേ രോദന്തം പ്രി
യമപി തനയം ശപത്യഹോ ജനനീ ൧൭
മനുഷ്യരുടെ വാക്ക് എത്രതന്നെ ഗുണമുള്ളതായിരുന്നാലും അ
ത് അവസരം നോക്കാതെ പറഞ്ഞാൽ ശോഭിക്കില്ല. തന്റെ കുട്ടി
തനിക്ക് എത്രതന്നെ പ്രിയപ്പെട്ടതായിരുന്നാലും അതു സുരതാവസര ത്തിൽ ഉണർന്നു കരയുന്നതായാൽ അമ്മ അതിനെ ശപിക്കും. **<noinclude><references/></noinclude>
bjjw3e97mle2q10z6lgzh4e9xb1jnco
താൾ:1941-pathramimamsa.pdf/7
106
84011
244233
2026-07-03T13:06:00Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയവിവരം ഭാഗം # മംഗളം. # പത്രപ്രവർത്തനോദ്ദേശ്യം. # പത്രനാമങ്ങൾ. # പത്രാധിപർ. # പത്രധർമ്മം # പത്രഭാഷ # വിഷയസംപാദനം # ഉപസംഹാരം.' താൾ സൃഷ്ടിച്ചിരിക്കുന്നു
244233
proofread-page
text/x-wiki
<noinclude><pagequality level="1" user="HaniyahUsman" /></noinclude>വിഷയവിവരം
ഭാഗം
# മംഗളം.
# പത്രപ്രവർത്തനോദ്ദേശ്യം.
# പത്രനാമങ്ങൾ.
# പത്രാധിപർ.
# പത്രധർമ്മം
# പത്രഭാഷ
# വിഷയസംപാദനം
# ഉപസംഹാരം.<noinclude></noinclude>
iptiy5pavz699pho48thuvhxnnw03ot
244247
244233
2026-07-04T06:49:17Z
Vineethapee
13269
244247
proofread-page
text/x-wiki
<noinclude><pagequality level="1" user="HaniyahUsman" /></noinclude>വിഷയവിവരം
ഭാഗം
# മംഗളം.1
# പത്രപ്രവർത്തനോദ്ദേശ്യം.6
# പത്രനാമങ്ങൾ.31
# പത്രാധിപർ.34
# പത്രധർമ്മം.42
# പത്രഭാഷ 68
# വിഷയ സംവാദനം.70
# ഉപസംഹാരം.84<noinclude></noinclude>
nq17geicqsp1uh9h58w4ek9u9zkdf0c
താൾ:1941-pathramimamsa.pdf/9
106
84012
244234
2026-07-03T13:23:33Z
HaniyahUsman
13251
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആമുഖം. ആചാരപ്പാദങ്ങളെപോലെ സുപ്രസിദ്ധനായ ഒരു വേദാന്തവനസഞ്ചാരി കേവലം ഭൌതികമായ പത്രപ്രവർത്തനത്തെ അധികരിച്ച് ഒരു ഗ്രന്ഥം രചിയ്ക്കുക യെന്നതു പലർക്കും അത്ഭു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244234
proofread-page
text/x-wiki
<noinclude><pagequality level="1" user="HaniyahUsman" /></noinclude>ആമുഖം.
ആചാരപ്പാദങ്ങളെപോലെ സുപ്രസിദ്ധനായ
ഒരു വേദാന്തവനസഞ്ചാരി കേവലം ഭൌതികമായ
പത്രപ്രവർത്തനത്തെ അധികരിച്ച് ഒരു ഗ്രന്ഥം രചിയ്ക്കുക
യെന്നതു പലർക്കും അത്ഭുതത്തിനും ചിലർക്ക് ആശങ്കയ്ക്കും
കാരണമാക്കിയേയ്ക്കാം. എന്നാൽ അപ്രകാരമുള്ള അത്ഭുതാശങ്കകൾ കേവലം അസ്ഥാനത്തിലാണെന്നു വഴിയെ
അറിയാവുന്നതാകുന്നു. പ്രത്യക്ഷത്തിൽ ലൌകികമെന്നു
തോന്നിയേയ്ക്കാമെങ്കിലും യഥാർത്ഥത്തിൽ പത്രമീമാംസ
ഒരു മികച്ച വേദാന്തഗ്രന്ഥമാണ്. മീമാംസയെന്ന അഭിധാനംതന്നെ അതിന്റെ സൂചനയത്രെ. പ്രളയസാഗരമദ്ധ്യത്തിൽ പത്രശയനം ചെയ്തരുളുന്ന ഭഗവാനാണ് ഇതിലെ കഥാപുരുഷൻ. ഈശ്വരസാക്ഷാൽകാരമാണ് ഈ ഗ്രന്ഥത്തിൽ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. പക്ഷെ സ്ഥൂലത്തിൽ ഭ്രമിച്ചു സുഖവഴിയ്ക്കാരയുന്ന ലോകദൃഷ്ടിക്ക് ഇതു പെട്ടെന്നു വിഷയമായെന്നുവരില്ല. കാരണം, അസ്മാദൃശന്മാരെപോലെയുള്ള ഉൽകൃഷ്ടചിന്തകന്മാർ സൂക്ഷ്മമായി ചിന്തിച്ചാൽ മാത്രം വിശദമാകുന്നരീതിയിലാണ് ഈ ഉത്തമകൃതിയുടെ ഘടന.
അഷ്ടദിക്കുകൾ, അഷ്‌ടൈശ്വര്യങ്ങൾ , അഷ്ടസിദ്ധികൾ,
അഷ്ടവസുക്കൾ എന്നിങ്ങനെ ഹൈന്ദവധർമ്മശാ
സ്ത്രങ്ങളിൽ എട്ടിനുള്ള പ്രാധാന്യം നല്ലവണ്ണം മനസ്സി
ലാക്കീട്ടാണ് ആചാര്യർ എട്ടുപരിച്ചതെധങ്ങളായി മീമാം<noinclude></noinclude>
gfdiwc10sgsgc8a8s2e83mdq8vrhqbr
താൾ:ഗാന്ധിസം.pdf/101
106
84013
244238
2026-07-04T06:28:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '03 മെന്ന് ഡാക്ടർ പറയുന്ന അളവിൽ മാത്രം ബ്രാണ്ടി മു തലായവ കൊടുക്കാൻ ഏർപ്പാടു ചെയ്യും. ഇതുപോലെ ലഹരിയുള്ള മാ ഔഷധങ്ങളും, ലഹരിസാധനങ്ങളിൽ നിന്നുള്ള നികുതി പരിഹരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244238
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>03
മെന്ന് ഡാക്ടർ പറയുന്ന അളവിൽ മാത്രം ബ്രാണ്ടി മു
തലായവ കൊടുക്കാൻ ഏർപ്പാടു ചെയ്യും. ഇതുപോലെ
ലഹരിയുള്ള മാ ഔഷധങ്ങളും, ലഹരിസാധനങ്ങളിൽ
നിന്നുള്ള നികുതി പരിഹരിക്കാനായി പട്ടാള
ലവു സാരമായി വെട്ടിക്കുറക്കുന്നതാണു്. ആ നവീന പ
രിതസ്ഥിതിയിൽ സൈനിക പദ്ധതി തയ്യാറാക്കാൻ
കമാൻഡറോട് പറയും,
ഇതിൽ നിന്നും വ്യക്തമാകുന്നത് സാന്മാർഗികമൂല്യ
താഴുന്നതിനു നിദാനമായ മദ്യപാനം എന്തു ചെയ്തും
നശിപ്പിക്കേണ്ടത് രാമരാജ്യസൃഷ്ടിക്കാവശ്യമെന്നല്ലേ?
കാണു ഗസ്സ ഗവണ്ടുകൾ മദ്യനിരോധനം നടപ്പാ
ക്കാൻ ചെമ്പിയിരിയ്ക്കയുമാണു്.
0
സാന്മാർഗികമായ പുരോഗമനത്തിനു തടസ്സമായി നി
ൽക്കുന്ന മറെറാരു കാര്യം ഇന്നത്തെ വിദ്യാഭ്യാസനയം
ണ്. എ യും തു വമായ ഒരു ഭാഗം ആളുകൾ
B
മാ
മരത്വമുള്ളൂ. സാക്ഷരതയുള്ള വർക്കുപോലും
സിദ്ധിക്കുന്ന വിദ്യാഭ്യാസം സംസ്ക്കാര വർദ്ധനവിനു
സഹായിക്കുന്നതല്ല. വിദ്യാഭ്യാസം ഇന്നു പ്രധാനപ്പെട്ട
മൂന്നു ദോഷങ്ങളിൽ നിലകൊള്ളുന്നു. ഒന്നാമതായി ഭാര
തീയ സംസ്ക്കാരം പാടേ വിഗണിച്ചു ഒരു വിദേശീയ
സംസ്ക്കാരത്തിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കു
ന്നത്. ബാലികാബാലന്മാർ നിത്യപരിചയമുള്ള വീടും
പരിസരങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാ
ങ്ങളാണ് പാഠപുസ്തകങ്ങളിലുള്ള തും പഠിപ്പിക്കുന്നതും.
ബാലൻറ പരിതസ്ഥിതികളേപ്പറ്റി യാതൊരഭിമാ
നവും അവനിൽ മുളയും ന്നില്ല. അവസാനം വീടും പരി
സരങ്ങളുമായി അവന് ഒരു അമ്പാതം വന്നുചേരു
ന്നു. ഒരു രസികത്തവും ഗ്രാമങ്ങളിൽ അവൻ കാണാൻ
കഴിയുന്നില്ല. പാഠപുസ്തകങ്ങൾ മുഴുവനും തന്നെ നശി
പ്പിച്ചു. പുതിയവ ഉണ്ടാകേണ്ടിയിരിക്കുന്നു. രണ്ടാമതാ<noinclude></noinclude>
dm47r4wyuxr0hdzyytrhm3yyvd8qiza
താൾ:ഗാന്ധിസം.pdf/102
106
84014
244239
2026-07-04T06:28:22Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യി ഇന്നത്തെ രീതി ഹൃദയത്തിൻറയും ഹസ്തങ്ങളു യും സംസ്ക്കാരത്തെ വിഗണിച്ചു തലച്ചോറിനു മാത്ര എന്നതാണു്. 80 ശ 'തമാനത്തിൽ പരം ആളുകൾ കൃഷിയും 10 ശതമാനം കൈത്തൊഴിലും കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
244239
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യി ഇന്നത്തെ രീതി ഹൃദയത്തിൻറയും ഹസ്തങ്ങളു
യും സംസ്ക്കാരത്തെ വിഗണിച്ചു തലച്ചോറിനു മാത്ര
എന്നതാണു്. 80 ശ
'തമാനത്തിൽ പരം ആളുകൾ കൃഷിയും 10 ശതമാനം
കൈത്തൊഴിലും കൊണ്ടു ജീവിക്കുന്ന ഇൻഡ്യയിൽ വി
കാലയ ജീവിതത്തിനുശേഷം വേല ചെയ്യാൻ പ്രേരിപ്പി
കാതിൽ വിധത്തിലുള്ള സാഹിത്യവിദ്യാഭാസം അശേ
തല്ല. കൈവേലയോട് നമ്മുടെ വി
2400
തു. പോരെങ്കിൽ ധാരാളം ധന്യയവും ഈ വിദ്യാഭ്യാ
അതിനു ശേ
ഷിയില്ലാത്തതിനാലാണ് സാക്ഷ പശതമാനം
വായിരിക്കുന്നതു്. അതിനാൽ വിദ്യാഭ്യാസം സൗജന്യ മാ
കയും വേണ്ടി രിക്കുന്നു. അനിസ് ക്കാരിനു വരുന്ന
ഭീമമായ ചെലവു സഹിക
കാരം നിവൃത്തിയില്ലാതിരി
ക്കെ (200 കോടി രൂപാ) വിദ്യാത്ഥികളുടെ ഫീസ് അ
വരുടെ കൈവേല എന്നു രീതിയിൽ രാഷ്ട്രത്തിനു കിട്ടി
യിരിക്കേണ്ടതാണു്. ഹൃദയവി കസനമാണെങ്കിൽ
ഗ്രന്ഥപാരാ അതു സാധ്യമല്ലെന്നു ഗാന്ധിജി പറയുന്നു.
അദ്ധ്യാപകന്മാരോ ഹൃദയവികസനം സിദ്ധിച്ചവരുമല്ല
ല്ലോ, അവള് മം. ഈ നിലയും മാറാതെ
തരമില്ല. മൂന്നാമതു വിദേശഷയിൽ കൂടിയുള്ള അഭ
സനം മാറി പ്പ് മാത്രം, സിരാ ചക്രത്തിൽ ദുർഭരമായ
1610
ചിന്തയും അപ്രാപ്തരായി വീ<noinclude></noinclude>
86bthvg13ro4x7nkve6ojqkx4qrq3mj
താൾ:ഗാന്ധിസം.pdf/103
106
84015
244240
2026-07-04T06:28:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '95 ഭാരതീയസംസ്ക്കാരം ഒരു നിലയിലും താണതല്ല. അതു നാം അറിയുന്നില്ല. അതിനോടു നമുക്ക് പുച്ഛമാ അവനവൻറെ ചരിത സ്ഥിതികൾ അനുയോജ്യമായി ത്തന്നെയിരിക്കണം. ഇതു സാധിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244240
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>95
ഭാരതീയസംസ്ക്കാരം ഒരു നിലയിലും താണതല്ല.
അതു നാം അറിയുന്നില്ല. അതിനോടു നമുക്ക് പുച്ഛമാ
അവനവൻറെ ചരിത
സ്ഥിതികൾ അനുയോജ്യമായി ത്തന്നെയിരിക്കണം. ഇതു
സാധിക്കുന്നതിലേക്കാണ് മഹാത്മജിയുടെ പ്രസിദ്ധി
യേറിയ വാർദ്ധപദ്ധതി ഉദയം ചെയ്തിരിക്കുന്നത്. ഈ
പദ്ധതിയുടെ ഉദ്ദേശ്യ ആൾ സൗജന്യവും നിർബന്ധിത
വുമായി വിദ്യാഭ്യാസം ജനതാപരവും ദേശീയാപകവു
മായ രീതിയിൽ ഏഴു കൊല് ക്കാലത്തേക്ക് ഏതു ബാല
ബാലിക്കും നൽകണമെന്നും, വിദ്യാഭ്യാസത്തിനു
ള്ള ഉപാധി മാതൃഭാഷയാകണമെന്നും, ഈ ഏഴു കൊ
കാലത്തെ വിദ്യാഭ്യാസം കര നേത്രപരിശീലനപര
വും ആദായകരവുമായ ഒരു തൊഴിലിനെ കേന്ദ്രീക
രിച്ചായിരിക്കണമെന്നും പരിപോഷിപ്പിക്കപ്പെടേണ്ട
കഴിവുകളും പരിശീലനങ്ങളും ശിശുവിന്റെ പരിതാ
വസ്ഥകൾക്കനുയോജ്യമായി തിരഞ്ഞെടുക്കുന്ന
കേന്ദ്ര
തൊഴിലിനോടു ബന്ധിച്ചായിരിക്കണമെന്നും അല്ലാ
പകന്മാർക്കുള്ള ശമ്പളം ഈ വിദ്യാഭ്യാസ രീതികൊണ്ടു
ണ്ടാകാൻ ശ്രമിക്കണമെന്നുമാണു്.
സംസ്കാരമുള്ള പരമായ സൃഷ്ടിക്കാനായുള്ള
ഈ പദ്ധതി കേവലം പ്രയോഗികവും സ്വയം പര്യാപ്ത
വമാണെന്നും ഇന്നു പല വിദഗ്ധന്മാരും സമ്മതിച്ചു ക
ഴിഞ്ഞിട്ടുണ്ടു്. വാർദ്ധായിൽ ഒരു സ്കൂൾ നടത്തി ഫലം
കണ്ടതുമാണു. ഇക്കാ, നെയ് എന്നീ തൊഴിലു കളി
ടി ഭാഷ, കണക്ക്, ഭൂമിശാസ്ത്രം, ചരിത്രം ഇസ്ലാമി
വിഷയങ്ങൾ പഠിപ്പിച്ച് ഏഴു കൊല്ലം കൊണ്ട് ഇന്നി
ത്തെ മട്രിക്കുലേഷൻ വിദ്യാത്ഥിക്കുള്ള ജ്ഞാനം (ഇ
നീഷ് ഭാഷയൊഴിച്ച് നൽകുന്നതിനുള്ള കരിക്കുലം
സക്കീർ സയിൻ കമ്മററി എഴുതിയുണ്ടാക്കിയിട്ടുണ്ട്.
വിലാസം നിർബ്ബന്ധിതവും, സൗജന്യവും ആണ്.
C<noinclude></noinclude>
ifcwapqhlyht2wrbrqzbv28p8utck1p
താൾ:ഗാന്ധിസം.pdf/104
106
84016
244241
2026-07-04T06:28:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '96 തൊഴിൽ മാഹാത്മ്യം ഗ്രഹിക്കയും ഭാവിജീവിത്തിൽ സ്വന്തം ആവശ്യത്തിനുള്ള പണമുണ്ടാക്കാൻ പ്രാപ്തരാക യും സംസ്ക്കാരികമായ ഉന്നതി സിദ്ധിക്കയും മറ്റുമാ ണ് ഇതിലെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244241
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>96
തൊഴിൽ മാഹാത്മ്യം ഗ്രഹിക്കയും ഭാവിജീവിത്തിൽ
സ്വന്തം ആവശ്യത്തിനുള്ള പണമുണ്ടാക്കാൻ പ്രാപ്തരാക
യും സംസ്ക്കാരികമായ ഉന്നതി സിദ്ധിക്കയും മറ്റുമാ
ണ് ഇതിലെ പ്രധാന ഉദ്ദേശങ്ങൾ. ഈ പദ്ധതിയേ
റി പല ആക്ഷേപങ്ങളും ഉണ്ടായി എങ്കിലും സ്വത
ന്ത്ര ഭാരതത്തിൽ ഈ പദ്ധതി എത്രയും പ്രയോഗികമാ
ണെന്നും വിദഗ്ദ്ധന്മാർ ഇന്നു സമ്മതിക്കുന്നുണ്ടു്. ഗാന്ധി
ജിയുടെ രാമരാജ്യം ഇത്തരം വിദ്യാഭ്യാസത്തെയാണ്
ഉൾക്കൊള്ളുന്നത്.
സകല ബാലികാബാലന്മാരും വിദ്യാഭ്യാസമുണ്ടാ
വുക എന്നു വന്നാൽ ഭാവിയിൽ
വയോജന വിദ്യാഭ്യാസമെന്നോ ഉള്ള പ്രശ്നങ്ങൾ ഇ
ല്ലാ താകും. എന്നാൽ അപ്രകാരമായ നില കൈവരുന്ന
തുവരെ വയോജന വിദ്യാഭ്യാസം ഒരു പരിപാടിയായി
സ്വീകരിക്കണമെന്നു ഗാന്ധിജി നിർദ്ദേശിച്ചിട്ടുണ്ട്
അതുപോലെ സ്ത്രീ വിദ്യാഭ്യാസത്തിൽ അദ്ദേഹം നിർബ്ബ
സി.ക്കുന്നതു പുഷപ്പോലെ തന്നെയുള്ള വിദ്യാഭ്യാസ
മല സ്ത്രീക്കു വേണ്ടതെന്നാണ്. സ്ത്രീത്വത്തിന്റെ മാന്യ
തക്കും സ്ത്രീകളുടെ പ്രകൃതിസിദ്ധമായ വാസനയനുസരി
ച്ചുള്ള കമ്മപദ്ധതികൾക്കും യോജിച്ച് തരം വിദ്യാഭ്യാ
സമത്രേ അവർ ആവശ്യം. പുരുഷൻ കമ്മ
13
രുഷന്റെ പോരായ്മകൾ അവനും അവളും പരസ് പ
രം പരിഹരിക്ക് വേണ്ടത്. സൃഷ്ടിക്കിലും ഈ ഉ
ശം പ്രകടമാകുന്നു ഉണ്ടല്ലോ.
സ്ത്രീകൾ പുരുഷന്മാരുടെ ഉത്തമാർശങ്ങൾ തന്നെ
യാണെന്നും സ്ത്രീകൾ അബലകളല്ലെന്നും, അവർ താഗ
ത്തിന്റേയും സഹനശക്തിയുടേയും അഹിംസയുടേയും
മുത്തികളാണെന്നും ഈ പൂരമാം അവർ ഭംഗിയായി
ഗ്രഹിച്ചാൽ മാത്രം പല കുഴഞ്ഞ പ്രശ്നങ്ങൾക്കും പ<noinclude></noinclude>
67pb5kztedjte64jdjbw8cug8yuc9r1
താൾ:ഗാന്ധിസം.pdf/105
106
84017
244242
2026-07-04T06:28:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'രിഹാരമുണ്ടാകുമെന്നും ഗാന്ധിജി വിശ്വസിക്കുന്നു. അ നാം അദ്ദേഹം വിവാഹിത കൂടി ബ്രഹ്മചര്യം ഉ 3 lors 80 സന്താനം മാത്രമാണ് ഗാന്ധിജി സന്യാസിമാരുടെ ബ്രഹ്മചര്യമല്ലിത്....' താൾ സൃഷ്ടിച്ചിരിക്കുന്നു
244242
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>രിഹാരമുണ്ടാകുമെന്നും ഗാന്ധിജി വിശ്വസിക്കുന്നു. അ
നാം അദ്ദേഹം വിവാഹിത കൂടി ബ്രഹ്മചര്യം ഉ
3
lors 80 സന്താനം മാത്രമാണ് ഗാന്ധിജി
സന്യാസിമാരുടെ ബ്രഹ്മചര്യമല്ലിത്. സ്ത്രീകളോടൊന്നി
ച്ച് വസിച്ചും ഇടപെട്ടും അച്ഛൻ, രാവ്, മകൻ
എന്നീ നിലകളിൽ സ്ത്രീയുടെ പങ്കാളിക്കായും ജീവിച്ച
കൊണ്ടുതന്നെ സാമാനം പ്രയോഗിക്കുന്ന മാറ്റമാണി
, സാം മാത്രം സംഗമം എന്ന പ്രകൃതിനിയ
ഞാനാഗ്രഹം പ്രബലമായി വരുമ്പോൾ --- ഏഴെട്ടുകൊ
നിഷേകാ ചെയ്യുന്നത്.
ചര ഭംഗമായി
0
ബ്രഹ്മ
സമയം കൊണ്ടു തൃപ്തിയും ശാന്തിയും സേവന
താല്പര്യവും ഓരോ വ്യക്തിയിലും വളരാൻ ഇടക്കിട്ടുന്നു.
വ്യക്തികൾ സായാഗികമായി ഉയത്താൽ സമുദായത്തി
ൻറയും രാജ്യത്തെ റയും നിലം പറയാനില്ലല്ലോ.
സാംസ്കാരികമായും സാമ്പത്തികമായും പരോപകാ
ധം സിം ദേശ തുത സിദ്ധിച്ചാൽ
നനം, ആരോടും, സാമ്യം എന്നീ വിഷയങ്ങ
ഒരു പക്ഷേ ആവശ്യമായ സ് അദ്ദേഹം കാണുന്നു.
ആരോഗ്യവിഷയത്തിലും ഗാന്ധിജി പിക
ല്ല. ദേഹത്ത് ഉൾപ്പടെയുള്ള
ആഗ്രഹിക്കുന്ന അദ്ദേഹം സ്വാനുഭവത്തിൽ നിന്നും ചില
ആരോഗ്യ നിയമങ്ങൾ കണ്ടു വച്ചിട്ടുണ്ട്. പ്രകൃത്യാനുസ
രണമായ ജീവിതത്തിനും മാഹാത്മ്യം നൽകിയതിനാൽ<noinclude></noinclude>
1rt7x1p23y2lnxsws5pglzif7azpsie
താൾ:ഗാന്ധിസം.pdf/106
106
84018
244243
2026-07-04T06:28:41Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '98 സാധാരണ രോഗങ്ങൾക്ക് - പനി, തലവേദന, മലബ സം, ദഹന ഇത്യാദി സുഖക്കേടുകൾക്ക് പ്രകൃതി ചികിത്സ തന്നെയാണ് ഫലപ്രദമായി അദ്ദേഹത്തിനു അനുഭവപ്പെട്ടത്. പൊതുവെ പറഞ്ഞാൽ ഔഷധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244243
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>98
സാധാരണ രോഗങ്ങൾക്ക് - പനി, തലവേദന, മലബ
സം, ദഹന ഇത്യാദി സുഖക്കേടുകൾക്ക് പ്രകൃതി
ചികിത്സ തന്നെയാണ് ഫലപ്രദമായി അദ്ദേഹത്തിനു
അനുഭവപ്പെട്ടത്. പൊതുവെ പറഞ്ഞാൽ
ഔഷധ
ഗാന്ധിജി അനുകൂലിക്കുന്നില്ല. ഭക്ഷണ
ക്രമം ഭേദപ്പെടുത്തിയും വേണ്ടിവന്നാൽ ഉപവാസം ന
ടത്തിയും രോഗമോചനം ഉണ്ടാക്കണം. ജലചികിത്സയും
മണചികിത്സയും
നിഷ് പ്രഭാസം
സ്വീകരിക്കാവുന്നതേയുള്ളു. പചിക്കാത്തവ ഭക
തും ആവശ്യമാണ്. രോഗങ്ങൾ
യി ബ്രഹ്മ പരിപാലനവും ഗാന്ധിജി
LL
ഉപദേശിക്കും.
മഹാത്മജി ഒരു ആരോഗ്യരക്ഷാശാസ്ത്രം' തന്നെ എ
ഴുതി പരസ്യപ്പെടുത്തിയിട്ടുണ്ടു്. അതു് മലയാളത്തിലും
തർജമ ചെയ്തിട്ടുണ്ടെന്ന വിവരം ഇവിടെ കുറിച്ചുകൊ
ആതുര ശുശ്രൂഷ മഹാത്മജി വി യപ്പെട്ട ഒരു
ജോലിയാണ്. ന
മറയാനും ശീതാപാദിക
ളിൽ നിന്നും രക്ഷ നേടാനും മാത്രമായിരിയും വസ്ത്രം
എന്നും ഒരിക്കലും ആർഭാടത്തിനും ആഡംബരത്തിനു
മായിരിക്കരുതെന്നും ഉപദേശിക്കുന്നു. ആഭരണ ധ
രിക്കുന്നത് സ്ത്രീകൾക്കു പോലും ആവശ്യമില്ലാത്തതാണ
ന്നത്രേ അദ്ദേഹത്തിന്റെ മതം. ഗൃഹോപകരണങ്ങളു
പരി സ ങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിൽ സ
കലക്കും സദാ നിഷ്കർഷയുണ്ടായിരിക്കണം. മലിന
യേപ്പറ്റിയുള്ള ഗാന്ധിജിയുടെ പരിധി എത്രയെന്ന്
അറിയണമെങ്കിൽ കറുത്ത കരയുള്ള വസ്ത്രംപോലും
ത്രക്ക് വഞ്ചനക്കു കാരണമാണ് പറയുന്നതിൽനി
ന്നും ഗ്രഹിക്കാം. കറുത്ത വസ്ത്രത്തി-- അഥ 2 കരയി
--ചളി പുരണ്ടാൽ അറിയാതിരിക്കുമല്ലോ. അത് വ
ഞ്ചനാത്മകമാണ്. അതിനാൽ ശുഭത എവിടേയുമെന<noinclude></noinclude>
7wrac7z07wcm94lgg1dy442en3bo0ve
താൾ:ഗാന്ധിസം.pdf/107
106
84019
244244
2026-07-04T06:28:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'തുപോലെ വസ്ത്ര വിഷയത്തിലും അദ്ദേഹം നിഷ്കർഷി ആവശ്യമില്ലാ തിരികെ അനുകരണം കാരണം എത്രപേർ വസ്ത്ര വിധാനങ്ങൾക്കായി കഷ്ടപ്പെടുന്നു. ഈ അവസ്ഥ രാമ രാജ്യത്തിൽ കാണാനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244244
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>തുപോലെ വസ്ത്ര വിഷയത്തിലും അദ്ദേഹം നിഷ്കർഷി
ആവശ്യമില്ലാ
തിരികെ അനുകരണം കാരണം എത്രപേർ വസ്ത്ര
വിധാനങ്ങൾക്കായി കഷ്ടപ്പെടുന്നു. ഈ അവസ്ഥ രാമ
രാജ്യത്തിൽ കാണാനിടയില്ല
ഭാവിയിൽ ഭാരതത്തിലെ ഭരണരീതി ഏതു പ്രകാ
രമായിരിക്കണം എന്നും നിഷ്കർഷിക്കുന്നതായ യാതൊരു
ഭരണനിയമവും ഗാന്ധിജി എഴുതിവച്ചിട്ടില്ല. എന്നാ
ൽ ജനകീയ ഭരണമാണ് ഉത്തമനും അത് ഇന്നു
നാം പാശ്ചാത്യ ദേശങ്ങളിൽ കണ്ടു വരുന്ന മായം
ന്ന ജനത ഭരണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി
തിട്ടുണ്ട്. സമത്വം, സ്വതന്ത്ര്യം, സാഹോദര്യം എനി
വ എല്ലാ പ്രകാരത്തിലും ഉൾക്കൊള്ളുന്നതും മനുഷ്യനു
പുരോഗമിക്കാൻ യാതൊരു വിധത്തിലും തടസ്സമില്ലാ
ത്തതുമായ ഭരണ ഘടനയായിരിക്കണം അത് എന്നേ
യു. എത്ര എളിയവനും നീതി ലഭിക്കണം. സാക്ഷാ
ൽ ജനത ഭരണം സാധിക്കണമെന്നു താല്പര്യം.
ണം ഏറ്റവും കുറക്കുന്ന ഗവണ്മെന്റാണ് ഏറ്റവും ന
ല്ലത്. ഗാന്ധിജിയുടെ രാമരാജ് ഗ്രാമരാജ് അടിസ്ഥാന
ത്തിലാണ്. കഴിയുന്നത്ര സ്വയം പര്യാപ്തത ഭരണവി
ഗ്രാമങ്ങൾക്കുണ്ടായിരിക്കുന്ന അവസ്ഥയി
ൽ കേന്ദ്രഗവണ്മയിൽ നിന്നുള്ള നിയസാണ് പ്രായോ
ണ നാമ മാത്രമായിരിക്കുന്നത് സ്വാഭാവികമാണല്ലോ..
അദ്യായത്തിൽ ചൂണ്ടിക്കാണിച്ച പരിഷ്ക ര
നടപ്പാക്കാനും സംരക്ഷിക്കാനും ഗ്രാമസ്വരാജ് മാത്ര
പററിയതായിട്ടുള്ള എന്നാണ് വിവക്ഷിച്ചിരി
ക്കുന്നത്. അതിൻറ ഭരണഘടനാ നിർമ്മാണ ജോലി
കാൺഗ്രസ്സിനാണ്. തെറ്റു ചെയ്യാൻ കഴിയാത്തതെന്നു
ജവഹരിലാൽജി പറയുന്ന കാൺഗ്രസും യഥാകാലം
ആയതു തൃപ്തികരമായി നിറവേറ്റും.
ഈ<noinclude></noinclude>
h7j3hjfxjy2umyloagpi3spf9uci3vb
ഉപയോക്താവിന്റെ സംവാദം:29beenar*
3
84020
244245
2026-07-04T06:38:14Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244245
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:29beenar*|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 06:38, 4 ജൂലൈ 2026 (UTC)
jts0nrjaw8anrbmisrwwxpq5v9z33o1
താൾ:1941-pathramimamsa.pdf/10
106
84021
244248
2026-07-04T06:50:02Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'സയെ എട്ടിൽ പെടുത്തിട്ടുള്ളത്. ഒന്നാം പരി ത്തിൽ ഇഷ്ടദേവതാവരണം ചെയ്തിരിയ്ക്കുന്നു. മഹാവിഷ്ണു, പരമശിവൻ, ശ്രീഭദ്രകാളി, കുട്ടിച്ചാത്തൻ തുടങ്ങി കാ രോ മൂർത്തികളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244248
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>സയെ എട്ടിൽ പെടുത്തിട്ടുള്ളത്. ഒന്നാം പരി
ത്തിൽ ഇഷ്ടദേവതാവരണം ചെയ്തിരിയ്ക്കുന്നു. മഹാവിഷ്ണു,
പരമശിവൻ, ശ്രീഭദ്രകാളി, കുട്ടിച്ചാത്തൻ തുടങ്ങി കാ
രോ മൂർത്തികളെ ഉപാസകന്മാർ ഇഷ്ട ദേവതകളായി വ
രിച്ചു പൂജിയ്ക്കുന്നതുപോലെ ആ ചായർ പത്രാധിപര
ത്തിയെയാണ് ഇഷ്ടദേവതയായി സ്വീകരിച്ചിരിയ്ക്കുന്ന
ഇതു മംഗളാചരണത്തിൽനിന്നു സ്പഷ്ടമാകുന്നതാ
ണ്. പത്രത്തിന്റെ (വടപത്രത്തിന്റെ) അധിപനാ
നാണു പത്രാധിപരെന്ന് ഈ അവസരത്തിൽ സ്മരി
യ്ക്കുന്നതു യുക്തമായിരിയ്ക്കും. ഭഗവാൻ അരുളിച്ചെയ്തിട്ടുള്ള
തുതന്നെ എന്താണ് ?
യോ യോ യാ യാം തനും ഭക
ശ്രദ്ധയാണിതു മിക്കതി
തസ്വത്വാചലാം ശ്രദ്ധാം
10.
താലവിധാമഹം ഏതേതു ഭക്തൻ ഏ
തേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിയ്ക്കുന്നതിനും ഇ
ച്ഛിയ്ക്കുന്നുവോ, അതാതു ഭക്തൻറ ശ്രദ്ധയെ ഞാൻ
സ്ഥിരമാക്കിച്ചെയ്യുന്നു' എന്നല്ലേ? അതുകൊണ്ടു തന്നെ
യാണ് ആ ചായർ, കാലൊന്ന് കസേര തന്നിലമരും
പത്രാധിപം ഭാവയേ എന്നും, 'കാറ്റും വെളിച്ചങ്ങളും
തട്ടാതുള്ള മുറിയ്ക്കു കരുളിടും പത്രാധിപം ഭാവയേ എ
ന്നും, കൂട്ടക്കാരുടെ മദ്ധ്യമാന്നരുളിടും പത്രാധിപം ഭാവ
യേ എന്നും പല ഭാവത്തിൽ മൂർത്തിയെ വന്ദിച്ചിരിയ്ക്കു
രണ്ടാം പരിച്ഛേദത്തിൽ ഇഷ്ടദേവതാഭജനംകൊണ്ടു<noinclude></noinclude>
cyec4v3ez0248s5jgg8rhjrzzeas78y
താൾ:1941-pathramimamsa.pdf/11
106
84022
244249
2026-07-04T06:50:18Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Zii സിദ്ധമാകുന്ന ഫലങ്ങൾ നിർവചിച്ചിരിക്കുന്നു. പ്രളയസ മുദ്രത്തിനു മീതെ പൊങ്ങിക്കിടന്നുകൊണ്ട് ലോകസൃഷ്ടി മുതലായ കാരങ്ങൾ സാധിയ്ക്കുന്നതിനു ഭഗവാനു വട പത്രം ഏത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244249
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>Zii
സിദ്ധമാകുന്ന ഫലങ്ങൾ നിർവചിച്ചിരിക്കുന്നു. പ്രളയസ
മുദ്രത്തിനു മീതെ പൊങ്ങിക്കിടന്നുകൊണ്ട് ലോകസൃഷ്ടി
മുതലായ കാരങ്ങൾ സാധിയ്ക്കുന്നതിനു ഭഗവാനു വട
പത്രം ഏതുപ്രകാരം ആസ്പദമായി ഭവിയ്ക്കുന്നുവോ, അ
തിന്മണ്ണം പത്രാധിപ പത്രവും ഉപാധിയായിത്തീരു
ന്നു. പത്രത്തെ ആയുധമാക്കി പ്രവർത്തിയ്ക്കുന്നതുമൂലം പ
ത്രാധിപമൂർത്തി സ്വസിദ്ധികളും കൈവരുത്തുവാൻ
സാധിയ്ക്കുന്നു. തൃതീയ പരിച്ഛേദം മുഴുവനും തിരുനാമസ
കീർത്തനത്തിനാണ് വിനിയോഗിച്ചിരിയ്ക്കുന്നതു്.
ഭഗവാൻ ഭഗാനന്ദം വനമാലീലായുധ
ആദിത്യോ ജ്യോതിരാദിത്യം സഹിഷ്ണുർഗതിസമ
എന്ന മട്ടിൽ നാമകീർത്തനം ചെയ്തിരി യ്ക്കുന്നു.
നാലാം പരിച്ഛേദത്തിൽ മൂർത്തിഭേദങ്ങളെ പറ്റിയാ
ണ് ഉപന്യസിച്ചിരിക്കുന്നത്.
°
'ഉപ'യായതും നീ, സഹയായതും നീ
ചീഫായതും നീ ഭഗവാൻ നമസ്തേ
എന്ന രീതിയിലാണ് ഇതിന്റെ ഗതി. അഞ്ചാംപരി
വേദത്തിൽ അവതാരോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. മാ
യാമാനുഷനായ ഭഗവാനല്ലാതെ മറ്റാക്കാണ്.
ആടിനെപ്പട്ടിയാക്കീടാൻ
മോടി കൂടുന്ന പാടവമുള്ളതു്?
ആറാം പരിച്ഛേദത്തിൽ ഈശ്വരഭാഷയെ പറ്റി
ഞ്ഞിരിയ്ക്കുന്നു. ആ ഭാഷയാകട്ടെ, നിത്യപാരായണക്കാ
ക്കേ കൃത്യമായമായിട്ടു'. ഭഗവാനുമായി നിത്യസമ്പ<noinclude></noinclude>
tqbu275ziaqppxsky5ddy4udgq1u1dv
താൾ:1941-pathramimamsa.pdf/12
106
84023
244250
2026-07-04T06:50:34Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'iv ക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആക്കാണ് ഭഗവ ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്ന ങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നും ഈശ്വര ഹിതം മനസ്സിലാക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244250
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>iv
ക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആക്കാണ് ഭഗവ
ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്ന
ങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നും ഈശ്വര
ഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ള വ
വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരി
ദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.
നാനാ വകുപ്പിതം
നിവേദ്യം നിറയേ ഭാ
നൃത്തമാടുക പത്രപൻ
എന്നുള്ള പ്രാത്ഥന ഇതിന്റെ പീഠികയാണ്. അനന്ത
രം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന
ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറ
ഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാൻ വഴി
വാടു നേർന്നുകൊണ്ട് ആചാരപ്പാദങ്ങൾ
ചിന്തിതനും ചിന്തിപ്പോനും
ചിന്തനയും നീ!!
എന്നും മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തി
പുരസ്സരം സമപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നിത്യാനന്ദൻ.
e<noinclude></noinclude>
ko4224e49eserll074enzde3t29irvl
താൾ:1941-pathramimamsa.pdf/15
106
84024
244251
2026-07-04T06:51:08Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'I 26S20 1. ആർത്തിത്തടികനോടിടയുവാൻ തൻകുരു വിപ്പിച്ചെഴു കാലാടും കരിമേശന്റെ പിറകെ മൂട്ടായിവാ സാമം കാലൊന്ന് കസേര തന്നിലമം പത്രാധിപ ഭാവിയ ശ്ലോകം 1. മാമൂൽ പ്രിയനായ ആച...' താൾ സൃഷ്ടിച്ചിരിക്കുന്നു
244251
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>I
26S20
1. ആർത്തിത്തടികനോടിടയുവാൻ തൻകുരു വിപ്പിച്ചെഴു
കാലാടും കരിമേശന്റെ പിറകെ മൂട്ടായിവാ സാമം
കാലൊന്ന് കസേര തന്നിലമം പത്രാധിപ ഭാവിയ
ശ്ലോകം 1.
മാമൂൽ പ്രിയനായ ആചാരപ്പാദങ്ങൾ അഭിവ
നന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിൻറ
ശുഭസമാപ്തിക്കായി പരിപാവനമായ
-
മംഗളാചരണം
അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം
വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ വിശിഷ്യാ, ഒരിഷ്ടദേവ
തന്നെ ആയിരിയ്ക്കണമെന്നു നിബന്ധമുള്ളതിനാലത്രെ
തൃപ്പാദങ്ങളും സമനോഭണത്തിൽ ബിംബിച്ചു കാണു
ന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്.
ആർത്തിത്തടി ആക്കത്തിൽ വലുപ്പത്തിൽ) തടി
(ദേഹം. ചന്തം ആനച്ചന്തം, കച്ചന്തം മുതലായ
പ്രയോഗങ്ങൾ കാണ്. കൂറ്റൻ മൂരിയുടെ വലുപ്പം കാ
ണിപ്പാൻ വേണ്ടി പണ്ടൊരിക്കൽ ഒരു പോക്കാച്ചിത്തവ
ള അതിന്റെ വയറു ക്രമത്തിലധികം വീപ്പിയ്ക്കുകയാൽ
പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude>
jqh3k5llajgtypsz8oanjvbhd3pl9iq
താൾ:1941-pathramimamsa.pdf/16
106
84025
244252
2026-07-04T06:51:32Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '2 പത്രമീമാംസ പുക ഷം അഭിനന്ദനീയമെങ്കിലും ഏറവലുതാകുവാനുദ്യമി യ്ക്കുന്നതു ഭേകത്തിന്റെ ദുരവസ്ഥ താനെ വരിയ്ക്കുകയായി രിയ്ക്കുമെന്നു തൃപ്പാദങ്ങൾ പ്രകാരാന്തരേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244252
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>2
പത്രമീമാംസ
പുക
ഷം അഭിനന്ദനീയമെങ്കിലും ഏറവലുതാകുവാനുദ്യമി
യ്ക്കുന്നതു ഭേകത്തിന്റെ ദുരവസ്ഥ താനെ വരിയ്ക്കുകയായി
രിയ്ക്കുമെന്നു തൃപ്പാദങ്ങൾ പ്രകാരാന്തരേണ ജ്യോതിപ്പി
യ്ക്കുന്നു. കരി മേശ പൂവ്വാശ്രമത്തിൽ ചായക്കടയെ അലം
കരിയ്ക്കുവാൻ ഭാഗ്യമുണ്ടാവുകയാൽ അവിടത്തെ
യേറു കറുപ്പുനിറം ബാധിച്ചിട്ടുള്ള മേശ. കാലാടും കരി
മേശയെന്ന പ്രയോഗം സ്വഭാവോക്തി മകുടോദാഹ
രണമാകുന്നു. കരി (ആന) കാലാട്ടുന്നതു സൂക്ഷിച്ചു
ക്കീട്ടുള്ളവക്ക് ഈ സംഗതി സുഗ്രാഹ്യമത്രെ. കരി (ആന)
യും മേശയും നാല്ക്കാലി വർഗ്ഗത്തിൽ പെട്ടതാണെന്നും പ്ര
കൃതത്തിലെ മേശയുടേയും ആനയുടേയും നിറം കറുപ്പാ
ണെന്നുമുള്ള യാഥാത്ഥ്യം ഈ പ്രയോഗത്തിന്റെ സ്വാര
സത്തെ ദ്വിഗുണീഭവിപ്പിക്കുന്നു. പിറകെ പിൻഭാഗ
ത്. പത്രാധിപർ മേശയുടെ പിറകിലിരിയ്ക്കുന്നുവെന്നു
വെച്ചാൽ മേശ പത്രാധിപരുടെ മുൻപിൽ സ്ഥിതിചെ
ന്നുവെന്നു ഭാവം. കൂട്ടാധിവാസോത്തമം മൂട്ടയുടെ അ
ധിവാസത്തിനും (താമസത്തിനും ഉത്തമമായിട്ടുള്ളത്
ഏറ്റവും പറ്റിയത് . മൂട്ട ഒരു ചൂഷക പ്രാണി
"മുതലാളി, കൊതു ഷ്ഠൻ
TOYO
ഇത്തിക്കണ്ണിയുമനും
പുത്തൻ ചൂഷകവൃന്ദമാം.
-
സഖാനിഘണ്ടു
മൂട്ടയുടെ ഭാണ്ഡത്തിന്റെ, അതായതു ഭാണ്ഡസമാനമാ
യ മെത്തയുടെ) അധിവാസത്തിനുത്തമസ്ഥാനമായിട്ടു<noinclude></noinclude>
9oz9wr1qtzz1dh6ie9o5fmdqynltda2
താൾ:1941-pathramimamsa.pdf/17
106
84026
244253
2026-07-04T06:51:49Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മംഗളം 8 ള്ളത് എന്നുമാം. മെത്തവെച്ച കസേരകൾ സർവ്വസാധാ രണമാണല്ലോ. മെത്തയ്ക്കുന്നതിനു പത്രാധിപപീഠം ഏറ്റവും പറ്റിയ സ്ഥാനമാണെന്നു വ്യംഗ്യം. ദുഭാഗ്യവ ശാൽ പത്രാധി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244253
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>മംഗളം
8
ള്ളത് എന്നുമാം. മെത്തവെച്ച കസേരകൾ സർവ്വസാധാ
രണമാണല്ലോ. മെത്തയ്ക്കുന്നതിനു പത്രാധിപപീഠം
ഏറ്റവും പറ്റിയ സ്ഥാനമാണെന്നു വ്യംഗ്യം. ദുഭാഗ്യവ
ശാൽ പത്രാധിപരുടെ കസേരയ്ക്കു മെത്തയില്ലെന്നു വിവ
അലംകാരം ശ്ലേഷം. അമരും അമന്നിരിയ്ക്കുന്ന
പച്ചക്കളിമണ്ണുപോലെ പതിഞ്ഞിരിയ്ക്കുന്നു. അമരുക
ഈ പ്രയോഗം സാഭിപ്രായമെന്നറിഞ്ഞുകൊൾക. ക
രമേൽ അമരണമെങ്കിൽ പത്രാധിപമൂർത്തി മേദസ്സു വ
ദ്ധിച്ചിട്ടുള്ള ഒരു വ്യക്തിയാണെന്നു സ്പഷ്ടം. പത്രാധി
പത്രാധിപരെ. ഭാവയേ ഭാവിയ്ക്കുന്നു; വിചാരിയ്ക്കു
; വന്ദിയ്ക്കുന്നു. ഉത്തമപുരുഷൻ ഏകവചനം. വൃത്തം
-ശാലവിക്രീഡിതം.
-
ഭാവാത്ഥം ആടുന്ന കാലോടുകൂടിയ ഒരു കറുത്ത
മേശയുടെ പിൻഭാഗത്തിട്ടിരിയ്ക്കുന്നതും ഒരു കാൽ മുറി
ഞ്ഞിട്ടുള്ളതും മൂട്ടകളുടെ അധിവാസത്തിനു്, അഥവാ
മെത്തവെച്ചു പിടിപ്പിയ്ക്കുന്നതിനും, ഏറ്റവും പറ്റിയതു
മായ ഒരു കസേര മേൽ, കൂറ്റൻ മൂരിയുടെ വലുപ്പം കാ
ണിയ്ക്കുവാൻ വേണ്ടി പീപ്പിയ്ക്കപ്പെട്ട വയറോടുകൂടിയ പോ
കാച്ചിത്തവളയുടെ ചന്തത്തോടുകൂടി പച്ചക്കളിമണ്ണ
' പോലെ, പതിഞ്ഞിരിയ്ക്കുന്ന പത്രാധിപമൂർത്തിയെ ഞാൻ
വന്ദിയ്ക്കുന്നു.
2.
ഷട്ടിന്നോട്ടുകളൊട്ട ലെന്നി വാച്ചീടാൻ ധരിയ്ക്കും, പഴ
ഒടം വരച്ച കണ്ണടയുമായി കാരം വെളിച്ചങ്ങളും
തട്ടാതുള്ള മുറിയ്ക്കു കത്തളിടും പത്രാധിപ ഭാവ<noinclude></noinclude>
9ld4y9sig65ryaj1tzh8f07y32e0ha0
താൾ:1941-pathramimamsa.pdf/18
106
84027
244255
2026-07-04T06:52:10Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4 പത്രമീമാംസ കൂട്ടൽ പറ്റിപ്പിടുത്തം. മറച്ചിടാൻ ആച്ഛാദനം ചെയ്യുവാൻ. കേവലം താഗീന്ദ്രിയം കൊണ്ടു മാത്രമറി വാൻ സാധിയ്ക്കുന്ന ഒട്ടലിനെ കോട്ടു ധരിച്ച് കാടയെ എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
244255
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>4
പത്രമീമാംസ
കൂട്ടൽ പറ്റിപ്പിടുത്തം. മറച്ചിടാൻ ആച്ഛാദനം
ചെയ്യുവാൻ. കേവലം താഗീന്ദ്രിയം കൊണ്ടു മാത്രമറി
വാൻ സാധിയ്ക്കുന്ന ഒട്ടലിനെ കോട്ടു ധരിച്ച് കാടയെ
എന്നപോലെ, നയനേന്ദ്രിയത്തിനു വിഷയമാക്കാതെ
കഴിക്കാനുള്ള കവിയുടെ ശ്രമം പുത്തൻകൂറിനൊ താ
ണെന്നു കണ്ടുകൊൾക, കോട്ട് അടിക്കുപ്പായത്തിൻറ
കോട്ടങ്ങൾ പുറത്തറിയിക്കാതെ കഴിക്കാനുതകുന്ന ഒരു
മേപ്പായം. ഫൌണ്ടൻ മഷിപ്പേന ഉള്ളിൽ നിറച്ചി
രിയ്ക്കുന്നതവസാനിയ്ക്കുന്നതുവരെ മുനയിൽ കൂടി സ്വച്ഛന്ദം
മഷി പ്രവഹിയ്ക്കുന്ന നവീനമായ ഒരെഴുത്തുകോൽ. കണ്ണ
വൃദ്ധന്മാർ കാഴ്ചക്കും യുവാക്കന്മാരും യുവതികളും അല
കാരത്തിനുമായി ഉപയോഗിയ്ക്കുന്ന ഒരു സാധനം.
റഹമാന്റെ അച്ഛൻ. 45-ാം ശ്ലോകത്തിൽ ഹനു
മാറി പ്രസ്താവിക്കുവാൻ പോകുന്നതിനെ കവി ഇ
വിടെ സൂചിപ്പിച്ചിരിയ്ക്കുന്നു. വെളിച്ചങ്ങൾ സത്യപ്രകാ
ശവും ആദിത്യരശ്മിയും. പത്രാധിപത്തി പ്രകാശ
മുഖ്യമുള്ള ഒരു സത്യമാണോയെന്നു വക്കും സംശയം
ജനിയ്ക്കുമെന്നു വ്യംഗ്യം, വൃത്തം മുൻശ്ലോകത്തിൻറ
വൃത്തം കാ
0
ഭാവാം കാറ്റും വെളിച്ചങ്ങളും പ്രവേശിയ്ക്കു
ത്തതും എലിയും നരച്ചീരും അധിവസിയ്ക്കുന്നതുമായ
ശ്രീകോവിലിനകത്ത് മാല മുതലായ ചാത്തി വി
യ്ക്കുന്ന ഈശ്വര വിഗ്രഹത്തിന്റെ പ്രതിച്ഛായയാണ് പ
ത്രമാപ്പീസ്സിലെ ഇരുളടഞ്ഞ മുറിയിൽ ഷർട്ട്, കോട്ട്,<noinclude></noinclude>
jp2r4ryd4cluc8f5fwq1fjr3nx51dxr
താൾ:1941-pathramimamsa.pdf/19
106
84028
244256
2026-07-04T06:52:25Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മംഗളം 5 ഫൌണ്ടൻ, കണ്ണട ആദിയായ ഭൂഷണങ്ങളാൽ അലംകൃതനായി പീഠം കയറിയിരിയ്ക്കുന്ന പത്രാധിപ രിൽ ആ ചായ തൃപ്പാദങ്ങൾ ദശിയ്ക്കുന്നതു്. 3. മുട്ടിന്മേൽ ചൊറിയുള്ള പിള്ള നിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244256
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>മംഗളം
5
ഫൌണ്ടൻ, കണ്ണട ആദിയായ ഭൂഷണങ്ങളാൽ
അലംകൃതനായി പീഠം കയറിയിരിയ്ക്കുന്ന പത്രാധിപ
രിൽ ആ ചായ തൃപ്പാദങ്ങൾ ദശിയ്ക്കുന്നതു്.
3. മുട്ടിന്മേൽ ചൊറിയുള്ള പിള്ള നിശം പാടത്തിന്റെ കോപ്പിയും
പിള്ളർ പട്ടിണിപ്പിശാചിന്റെ
അരുമസന്താന
ങ്ങൾ. കോപ്പിലൂ ഫിലടങ്ങിയ സംഗതികളുടെ മൂലം.
രാഷ്ട്രീയവാദിഷ്ഠർ, സാമുദായിക പരിഷ്കർത്താക്കൾ. കാ
രോ തരം ഉദരംഭരികളുടെ വകഭേദങ്ങൾ. വൃത്തം മുൻ
ശ്ലോകങ്ങൾ കാ ക
ഭാവാത്ഥം ജഗന്നിയന്താവായ ഭഗവാനെ ഭാ
മന്മാരെന്ന പോലെ പത്രാധിപര്ദ്ദേഹത്തെ അനവര
തം സേവിയ്ക്കുന്നവരത്രെ പ്രൂഫ് ബോയ്സും, രാഷ്ട്രീയവാ
ദികളും, സമുദായപരിഷത്താക്കളും. ഇക്കൂട്ടരുടെ നടുനാ
യകമായി പരിലസിയ്ക്കുന്ന പത്രാധിപരവർകളെ ഞാൻ
വന്ദിയ്ക്കുന്നു.<noinclude></noinclude>
3ylfms1n9lq1jepek8csgyij1cdefvs
താൾ:1941-pathramimamsa.pdf/20
106
84029
244257
2026-07-04T06:52:37Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Foo ExII പത്രപ്രവർത്തനോദ്ദേശ്യം കമ്മിറ്റിയിൽ റീടാ ഈ ശ്ലോകത്തിന്റെ പ്രഥമപാദത്തിൽ പത്രപ്രവ ത്തനത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം പോ തിപ്പിച്ചിരിയ്ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244257
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>Foo
ExII
പത്രപ്രവർത്തനോദ്ദേശ്യം
കമ്മിറ്റിയിൽ റീടാ
ഈ ശ്ലോകത്തിന്റെ പ്രഥമപാദത്തിൽ പത്രപ്രവ
ത്തനത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം പോ
തിപ്പിച്ചിരിയ്ക്കുന്നു. പത്രായുധമിളക്കിക്കാണിച്ചോ പുത്ര
വിശറികൊണ്ടു വീശി സമാശ്വസിപ്പിച്ചോ രണ്ടു പ്രകാര
ത്തിൽ പ്രസ്തുതോദ്ദേശ്യം സാധിയ്ക്കാവുന്നതാണ്. ഏതു
തന്ത്രമാണ് പ്രയോഗിക്കേണ്ടതെന്നു
നിനയിച്ചുകൊണ്ടാൽ മതി.
സന്ദഭാനുസാരം
രണ്ടാംപാദത്തിൽ ദ്വിതീയോദ്ദേശ്യം വണ്ണിച്ചിരി
അനമായ സമ്പാദ്യം,
സമ്മാനം, ഭീഷണിപ്പണം,
കോഴയും, കാഴ്ചയും,
കിയും, പേപ്പർ
എന്നു ശബ്ദാനുശാസനം.
ബൈബും,
മേ
കലി നാലുവിധത്തിൽ വാങ്ങാമെന്നാണ് വി
ധി. അവയെ താഴെ ചേർത്തുകൊള്ളുന്നു.<noinclude></noinclude>
t0rxq6dbuy5qoiq1nwx4b72ksmq4k5k
താൾ:1941-pathramimamsa.pdf/21
106
84030
244258
2026-07-04T06:52:51Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവർത്തനോദ്ദേശ്യം (1) ലേഖനമെഴുതുന്നതിനും (2) ലേഖനമെഴുതാ തിരിയ്ക്കുന്നതിനു് ; (3) കൈവശം കിട്ടിയ ലേഖനം പ്ര സിദ്ധം ചെയ്യാതിരിയ്ക്കുന്നതിനും; (4) സങ്കല്പ ലേഖനവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244258
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവർത്തനോദ്ദേശ്യം
(1) ലേഖനമെഴുതുന്നതിനും (2) ലേഖനമെഴുതാ
തിരിയ്ക്കുന്നതിനു് ; (3) കൈവശം കിട്ടിയ ലേഖനം പ്ര
സിദ്ധം ചെയ്യാതിരിയ്ക്കുന്നതിനും; (4) സങ്കല്പ ലേഖനവും
ചിത്രവും പുറത്തു വിടാതിരിയ്ക്കുന്നതിനും.
7
ഒടുവിൽ പ്രസ്താവിച്ച് തന്ത്രവിശേഷത്തെ സംബ
ന്ധിച്ചുള്ള പരിപൂർണ്ണ ജ്ഞാനം പത്രാധിപയുണ്ടായിരി
യേണ്ടത് അത്യാവശ്യമാണ്. ഏറ്റവും നവീനവും അതി
പ്രചാരം സിദ്ധിച്ചിട്ടുള്ളതുമായ ഈ നാലാം തന്ത്രം' പ്ര
യോഗിച്ചു ദ്രവ്യം കരസ്ഥമാക്കേണ്ടതിപ്രകാരമാകുന്നു.
നാട്ടുപ്രമാണികൾ, പ്രഭുക്കന്മാർ, വത്തക
ഷ്ഠന്മാർ, ദുരഭിമാനികളും ധനാഢ്യരുമായ ബിരുദധാരി
കൾ എന്നിങ്ങനെയുള്ളവരുടെ സമീപത്തു പത്രാധിപ
രുടെ ഏജൻറ് ആകസ്മികമായി കയറിച്ചെന്ന ഒരാ
കഥാകഥനത്തോടുകൂടി അവരുമായി പരിചയപ്പെട
ണം. അതിനെ തുടന്നു 'ഏജൻറു താഴെ പറയുംപ്രകാ
രം ഒരു സംഭാഷണമാരംഭിയ്ക്കണം.
സാർ, അവിടത്തേയ്ക്കു പ്രബലരായ ചില ശത്ര
ക്കൾ ഉള്ളതുപോലെ തോന്നുന്നല്ലോ!'' ഇതിനു മിയ
വാറും നിഷേധരൂപത്തിലുള്ള ഒരു മറുപടിയായിരിയ്ക്കും
ശ്രോതാവിൽനിന്നു
പുറപ്പെടുക. ഉത്തരമെന്ന തന്നെയാ
യിരുന്നാലും ഏജൻറ് പിന്നൊഴിച്ചുകൂടാത്തതാകുന്നു. അ
യാൾ പിന്നേയും തുടരണം. ഉണ്ട്; സാർ, ഉണ്ടു്. അ
ല്ലെങ്കിൽ ഇങ്ങനെയൊരു ലേഖനം കിട്ടുന്നതിനെന്താ
ണാവകാശം? ഈ സമയത്ത് ഏജൻറ് തൻറ
കൈയിലിരിയ്ക്കുന്ന കടലാസ്സുകെട്ടിന്മേൽ ചൂണ്ടാണിവി<noinclude></noinclude>
8ugv7ghbnbj8z7ye5qyp15khv9j7fc2
താൾ:1941-pathramimamsa.pdf/22
106
84031
244259
2026-07-04T06:53:06Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '8 രൽകൊണ്ടടിച്ചുകൊണ്ടിരിയ്ക്കണം. ലേഖനം മാത്രമായി രുന്നാലും കഴിച്ചുകൂട്ടാമായിരുന്നല്ലോ, സാർ. ഇക്കുറി പ മടിയ്ക്കുന്നതിനുള്ള അമ്പതു ബ്രിട്ടീഷ് രൂപായുമയച്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244259
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>8
രൽകൊണ്ടടിച്ചുകൊണ്ടിരിയ്ക്കണം. ലേഖനം മാത്രമായി
രുന്നാലും കഴിച്ചുകൂട്ടാമായിരുന്നല്ലോ, സാർ. ഇക്കുറി പ
മടിയ്ക്കുന്നതിനുള്ള അമ്പതു ബ്രിട്ടീഷ് രൂപായുമയച്ചി
രിക്കുന്നല്ലോ! അതെന്തു കാണിയ്ക്കാനാ, സാർ? ഉൾക്ക
രുത്തില്ലാത്ത വകക്കാരാണെങ്കിൽ ഇവയെല്ലാം കേൾക്കു
മ്പോൾ ഒന്നിളകി വശമാകും. ഏജൻറ്! അവിടു
ന്നു ദയവു ചെയ്തു് അതു പ്രസിദ്ധപ്പെടുത്താതെ നോക്കു
മോ? ലേഖനം പുറത്തു വിട്ടാൽ ഈ സാധുവിന്റെ സദ
ശസ്സിനു തീച്ചയായും ഹാനി സംഭവിയ്ക്കും,'' എന്നാകും
എതൃകക്ഷി. അപ്പോൾ ഏജൻറു ഗൌരവഭാവത്തിൽ
പറയണം, എന്റെ പൊന്നു സാറെ. അതാ ഞാന
ആ മുൻകൂട്ടിത്തന്നെ പറഞ്ഞത് ? അച്ചടിക്കൂലിയ്ക്കുള്ള
വക മുഴുവൻ മുൻകൂറായി മണിയാർഡർ ചെയ്തുതന്നിരി
യുന്നു. അതെന്തു കാണിയ്ക്കും അങ്ങാ??? ആ സംഖ്യ
ഞാനങ്ങു തന്നാൽ ലേഖനം മടക്കി അയക്കാൻ വല്ല വി
രോധവുമുണ്ടോ?' എന്നായിരിയ്ക്കും മറു ഭാഗത്തുനിന്നു പു
റപ്പെടുന്ന അടുത്ത ചോദ്യം. ഏജൻറ് അപ്പോൾ ഒരു
ദീർഘനിശ്വാസത്തോടുകൂടി തുടരണം, യാതൊരു വി
രോധവുമില്ലാ, സാർ! സാറിനറിഞ്ഞുകൂടയോ നോം ത
മ്മിൽ യാതൊരു കുടിപ്പകയുമില്ലെന്നു ? ഇതു കേൾക്കു
മ്പോൾ സാറിന്റെ അന്തരംഗം കുളുക്കും. അദ്ദേഹമക
ത്തു പോയി പണമെടുത്തു കൊണ്ടുവന്ന ഏജൻറിനു
കൊടുക്കും. കിടച്ചതു കല്യാണമെന്നു നണ്ണി ഏജൻറ
അതു വാങ്ങി കീശയിലിട്ടു കുലുക്കിക്കൊണ്ട് ഇറങ്ങി
mo.<noinclude></noinclude>
s61oiw8rm1ipdo7kn5iabwg4igidc75
താൾ:1941-pathramimamsa.pdf/23
106
84032
244260
2026-07-04T06:53:25Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവത്തനോദ്ദേശ്യം അനന്തരം സങ്കല്പ ചിത്രത്തെപറ്റി പറഞ്ഞുകൊ ള്ളുന്നു. സചിത്രമാസികാ പ്രവർത്തകന്മാക്കാണ് ഇതിനു കൂ ടുതൽ സൌകയും. ടെ/ൻെറ ചിത്രവും ജീവ ചരിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244260
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവത്തനോദ്ദേശ്യം
അനന്തരം സങ്കല്പ ചിത്രത്തെപറ്റി പറഞ്ഞുകൊ
ള്ളുന്നു. സചിത്രമാസികാ പ്രവർത്തകന്മാക്കാണ് ഇതിനു കൂ
ടുതൽ സൌകയും.
ടെ/ൻെറ ചിത്രവും ജീവ
ചരിത്രവും അടുത്ത
ലകത്തിൽ”
എന്നു വലിയ വെണ്ടക്കയിൽ ഒരു മുന്നറിയിപ്പു പ്രസിദ്ധം
ചെയ്യണം. ഉടൻ തന്നെ നിദ്ദിഷ്ട വ്യക്തിയുടെ അടുത്തു
ചെന്ന് ഒന്നുമേതുമറിയാത്ത മട്ടിൽ സംഭാഷണം തുടങ്ങ
ണം. അടുത്ത ലക്കത്തിലെ പ്രസിദ്ധീകരണത്തെപറ്റി
ആ മാന്യൻ സംസാരിക്കാൻ തുടങ്ങിയാൽ പ്രവർത്തകൻ
ഭീഷണിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിയ്ക്കണം. അ
പ്പോൾ ഭീമമായ ആ പ്രസിദ്ധീകരണം കൂടാതെ കഴിയ്ക്കു
ണമെന്ന് അദ്ദേഹമപേക്ഷിയ്ക്കും. അതിനുള്ള പിഴയായി
കിട്ടാവുന്നടത്തോളം പണം വാങ്ങി പ്രവർത്തകൻ തിരി
ച്ചുകൊള്ളണം. ചുരുങ്ങിയത് ഒരു ലക്കം അച്ചടിച്ചു പു
റത്തിറക്കുവാനുള്ള വകയെങ്കിലും പ്രസ്തുതോപായം കൊ
ണ്ടു സമ്പാദിയ്ക്കാം.
മൂന്നാം പാദത്തിൽ കമ്മിറ്റിയിൽ കരകേറുകയെ
ന്ന തൃതീയോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. സാമുദായിക
മോ, സാമ്പത്തികമോ, രാഷ്ട്രീയമോ ആയ കായ്യങ്ങളെ
ക്കുറിച്ചന്വേഷണം നടത്തി റിപ്പോർട്ടു ചെയ്യാൻ പല
2*<noinclude></noinclude>
mfutmkzfzrysm80vpupb5r83fvj09mr
ഉപയോക്താവിന്റെ സംവാദം:Vineethapee
3
84033
244261
2026-07-04T06:53:36Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244261
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Vineethapee|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 06:53, 4 ജൂലൈ 2026 (UTC)
sqvsywsxtn6fukzp9frm4vfdn8lsdgc
താൾ:1941-pathramimamsa.pdf/24
106
84034
244262
2026-07-04T06:53:39Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '10 പത്രമീമാംസ പ്പോഴും കമ്മിറ്റികൾ നിയമിയ്ക്കപ്പെടാറുണ്ടല്ലോ. അപ്ര കാരമുള്ള കമ്മിറ്റികളിൽ അംഗങ്ങൾ തികയാതെ വരു മ്പോൾ നിയമനത്തിനുത്തരവാദപ്പെട്ടവരുടെ ശ്രദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244262
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>10
പത്രമീമാംസ
പ്പോഴും കമ്മിറ്റികൾ നിയമിയ്ക്കപ്പെടാറുണ്ടല്ലോ. അപ്ര
കാരമുള്ള കമ്മിറ്റികളിൽ അംഗങ്ങൾ തികയാതെ വരു
മ്പോൾ നിയമനത്തിനുത്തരവാദപ്പെട്ടവരുടെ ശ്രദ്ധ പ്രാ
യേണ പത്രാധിപന്മാരിലാണ് പതിയുക. അവർ കമ്മി
ററികളെ അലങ്കരിയ്ക്കുന്നതും ബത്ത വാങ്ങി കീശ നിറയ്ക്കു
ന്നതും അന്വേഷണത്തിന്റെ പൂർത്തിയ്ക്ക് അത്യന്താപേ
ക്ഷിതങ്ങളത്രെ. അതിനാൽ കമ്മിറ്റികളിൽ കയറിക്കൂട
ണമെന്നു മോഹിയ്ക്കുന്ന സ്വവരും പത്രപ്രവർത്തനം തുടങ്ങി
ക്കൊള്ളണമെന്നു വ്യംഗ്യം,
°
അന്ത്യപാദത്തിൽ പത്രപ്രവർത്തനത്തിന്റെ ചതു
ാദ്ദേശ്യം വെളിവാക്കിയിരിയ്ക്കുന്നു. എം. എൽ. സിപ
ദാപ്തിയും പത്രപ്രവർത്തനം അത്യന്താപയുക്തമാകുന്നു.
തിരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും,
നാമീകരണം
യ്യുന്ന ഘട്ടങ്ങളിലും പത്രങ്ങളിൽ സന്ദഭാനുസാരമൊ
പാടുണ്ടാക്കുന്ന പത്രാധിപന്മാരെ വിസ്മരിയ്ക്കുന്നതിന
കാശമില്ല. കമ്മിറ്റികളിലെന്നപോലെ നിയമനിർമ്മാണ
സമിതികളിലും പത്രപ്രവർത്തകന്മാക്ക് അനായാസേന
സ്ഥാനലബ്ധിയുണ്ടാകുമെന്നു വിവക്ഷ.
പൂവാസത്തിൽ പത്രപ്രവർത്തനത്തിന്റെ പഞ്ചമോ
ദ്ദേശ്യം വണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പ്രാചീനകാലങ്ങളിൽ<noinclude></noinclude>
abehzaj3ntuizo1zipdze1hpr01iosw
താൾ:1941-pathramimamsa.pdf/25
106
84035
244263
2026-07-04T06:53:57Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവർത്തനോദ്ദേശ്യം 11 വൈതാളികന്മാർ ചെയ്തിരുന്നതുപോലെ സ്തുതിഗീതം പൊഴിയ്ക്കുക മാത്രമായിരിയ്ക്കണം പ്രസ്തുതോദ്ദേശ്യത്തോടു കൂടി തുടങ്ങുന്ന പത്രങ്ങൾ ചെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244263
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവർത്തനോദ്ദേശ്യം
11
വൈതാളികന്മാർ ചെയ്തിരുന്നതുപോലെ സ്തുതിഗീതം
പൊഴിയ്ക്കുക മാത്രമായിരിയ്ക്കണം പ്രസ്തുതോദ്ദേശ്യത്തോടു
കൂടി തുടങ്ങുന്ന പത്രങ്ങൾ ചെയ്യേണ്ടത്. സേവ്യന്മാരെ
കണ്ണടച്ചു വാഴ്ത്തുകയെന്നിയേ അവയ്ക്കു മറ്റു ജോലികളൊ
ന്നുമുണ്ടായിക്കൂടാത്തതാകുന്നു. കുളി, കുറി, വസ്ത്രധാരണം,
ഭക്ഷണം മുതലായി ഒരു സേവ്യന്റെ നിത്യജീവിതത്തി
ലെ സർവ്വസാധാരണങ്ങളായ സംഗതികളെ അധികരി
ച്ചുപോലുമുള്ള ചിത്രങ്ങൾ, ലേഖനങ്ങൾ, മുഖപ്രസംഗ
ങ്ങൾ എന്നിവ തുടരെത്തുടരെ പത്രത്തിൽ പ്രസിദ്ധം
ചെയ്യാൻ വിട്ടുപോകരുത്. ഒരു സേവ്യൻ പല്ലു തേയ്ക്കു
ന്നതായി പത്രാധിപരുടെ ദൃഷ്ടിയിൽ പെട്ടാൽ അതി
നെ സംബന്ധിച്ചു തീച്ചയായും ഒരു ലേഖനവും മുഖപ്ര
സംഗവും എഴുതേണ്ടതാകുന്നു. മാതൃകകൾ താഴെ
ത്തുകൊള്ളുന്നു
ma.
ലേഖനം.
COLORE
....
ഒരു ദന്തധാവനമഹാമഹം.
സ്വന്തം പ്രതിനിധി)
നേരം പ്രഭാതമായി. നാലുപാടും തിങ്ങിവിങ്ങി നി
ലുന്ന തരുനിരകളുടെ ഇടയിൽ കൂടി ആദിത്യഭഗവാൻ
രമ്യഹർമ്മ്യത്തെ എത്തിനോക്കുവാനുള്ള ഭാ
വമായി. സുവണ്ണവത്തിലുള്ള ഒരു പരന്ത്രീസ് കുട
ശ്രേഷ്ഠൻ ഗൌരവഭാവത്തിൽ പൂന്തോട്ടത്തിൽ ഉലാ
ത്തിക്കൊണ്ടിരിയ്ക്കുന്നുണ്ടായിരുന്നു. ആകാശവീഥിയിലുള്ള<noinclude></noinclude>
8u797xk413m6x3kmcxwn0ko523q3bj0
താൾ:1941-pathramimamsa.pdf/26
106
84036
244264
2026-07-04T06:54:09Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '12 നക്ഷത്രച്ചിററിലകളെ ദിനകരനിഷാദൻ തന്റെ കര ൽ കൊണ്ടടിച്ചുവാരി നീക്കം ചെയ്യുന്നതിനെ പരിഹ സിയാനോയെന്നു തോന്നുമാറ്, പുഷ്പവാടിയിലെ വണിപ്പാതകളെ തന്റെ കരഗതമായ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244264
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>12
നക്ഷത്രച്ചിററിലകളെ ദിനകരനിഷാദൻ തന്റെ കര
ൽ കൊണ്ടടിച്ചുവാരി നീക്കം ചെയ്യുന്നതിനെ പരിഹ
സിയാനോയെന്നു തോന്നുമാറ്, പുഷ്പവാടിയിലെ
വണിപ്പാതകളെ തന്റെ കരഗതമായ ഒരു ബൂസ്റ്റി
ക്കു കൊണ്ട് മദ്ധ്യവയസ്കയായ ഒരു സ്ത്രീരത്നം അടിച്ചു
വാരി വെടിപ്പു വരുത്തിക്കൊണ്ടിരുന്നിരുന്നു.....
......ന്റെ ഭൂതഗണങ്ങളിൽ ചിലർ കാലത്തെ കാപ്പി
യുള്ള വട്ടങ്ങൾ ധൃതഗതിയിൽ സജ്ജമാക്കുന്നുണ്ടായിരു
ന്നു. ഏതാണ്ട സമയത്തു പൂങ്കാവിന്റെ ഈശാനകോ
ണിൽ സ്ഥിതിചെയ്യുന്ന ഗോശാലയിൽനിന്നും ഒരു ക
ച്ചിപ്പശു അത്യുച്ചത്തിൽ മുറയിടുന്നതു കേൾക്കുമാറാ
യി. കാണികളുടെ കൺകുളുപ്പിയ്ക്കുവാൻ മതിയായ അം
ഗൗഷ്ഠവമുള്ള
. ഒരു നിശാവസ്ത്രവും ധരി
ച്ച് ചുവടു വെയ്ക്കും പോലെ നീങ്ങിനീങ്ങി കിഴക്കെ ഇറയ
ത്തു വെച്ചിട്ടുണ്ടായിരുന്ന ഒരോട്ടുകിണ്ടിയുടെ സമീപം
ചെന്നിരുന്നു. അദ്ദേഹമെന്തു ചെയ്യാൻ പോകുന്നുവെന്ന
റിവാനുള്ള മത്സ്യ ക്യാധിക്യത്തോടുകൂടി നിങ്ങളുടെ പ്ര
തിനിധി അല്പം മുൻപോട്ടു നടന്നു ഒരു വൃക്ഷം മറഞ്ഞു
നോക്കിക്കൊണ്ടു നിന്നു. പിന്നെ വളരെ താമസം വേണ്ടി
വന്നില്ല.............സമുചിതമാംവണ്ണം തന്റെ ദിനക
തങ്ങൾ സമാരംഭിച്ചു. മിന്നിമിന്നിത്തിളങ്ങുന്ന കാട്ടുകി
ണ്ടിയിൽനിന്നും അദ്ദേഹം, നമ്മല്യത്തി
ഗംഗയെപ്പോലുമതിശയിയ്ക്കുന്ന, അല്പം വെള്ളം വാ
വായിൽ നിറച്ച്, കുഴൽക്കാക്കു കൂടി അസൂയ തോന്നിപ്പി
ആകാശ<noinclude></noinclude>
p34gmvfqd37sa8abmixi7qw8pfnr1qd
താൾ:1941-pathramimamsa.pdf/6
106
84037
244265
2026-07-04T06:54:21Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
244265
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:1941-pathramimamsa.pdf/13
106
84038
244266
2026-07-04T06:54:31Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
244266
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude></noinclude>
f9yo5gijobt550bbf61sdvtzliuqhft
താൾ:1941-pathramimamsa.pdf/14
106
84039
244267
2026-07-04T06:56:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആക്കത്തിത്തടികൂറ്റനോടിടയുവാൻ തൻകമ്പ വീൎപ്പിച്ചെഴും പോക്കാച്ചിത്തവളയ്ക്കുചേൎന്ന വയറിൻചന്തം ചമഞ്ഞും പരം\ [ഭാഗം 1' താൾ സൃഷ്ടിച്ചിരിക്കുന്നു
244267
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ആക്കത്തിത്തടികൂറ്റനോടിടയുവാൻ തൻകമ്പ വീൎപ്പിച്ചെഴും
പോക്കാച്ചിത്തവളയ്ക്കുചേൎന്ന വയറിൻചന്തം ചമഞ്ഞും പരം\
[ഭാഗം 1<noinclude></noinclude>
f770l1rauwz4uv2qp62fu9qqyrnvz8v
താൾ:1941-pathramimamsa.pdf/27
106
84040
244268
2026-07-04T06:56:12Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവർത്തനോദ്ദേശ്യം 18 ഗണ്ഡയുഗ്മം യ്ക്കുന്നവിധം അത്ര കമ്മ കുശലതയോടെ വീപ്പിച്ചു ചില കുളുകളായമാനമധുരസ്വരങ്ങൾ പുറ പ്പെടുവിച്ചശേഷം, ആ ആദാമിന്റെ വീഞ്ഞിയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244268
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവർത്തനോദ്ദേശ്യം
18
ഗണ്ഡയുഗ്മം
യ്ക്കുന്നവിധം അത്ര കമ്മ കുശലതയോടെ
വീപ്പിച്ചു ചില കുളുകളായമാനമധുരസ്വരങ്ങൾ പുറ
പ്പെടുവിച്ചശേഷം, ആ ആദാമിന്റെ വീഞ്ഞിയെ ആ
യിരം കുതിരശ്ശക്തിയോടെ ആഞ്ഞ പുറത്തേയ്ക്കു പ്രവ
ഹിപ്പിച്ചു. അനന്തരം അദ്ദേഹത്തോടനന്തസാമിപ്യമു
ണ്ടായിരുന്നതും കുപ്പുരം, കുരുമുളക്, ഉപ്പ് എന്നിവ ചേ
ത്തു പൊടിച്ചു ശീലപ്പൊടിയിട്ടിരുന്നതും ഒരു തുള്ള
കടലാസ്സിന്റെ മദ്ധ്യത്തിൽ കണ്ണിൽ കൃഷ്ണമണിയെ
ന്നോണം സ്ഥിതിചെയ്തിരുന്നതുമായ ഉമിക്കരിയിൽ വി
പോലെ മാദ്രവമുള്ള അദ്ദേഹത്തിന്റെ ചൂണ്ടാണി
വിരൽ പതിപ്പിയ്ക്കുകയും, "ഹാർമോണിയത്തിന്റെ റീ
കളിന്മേൽ വിദഗ്ദ്ധന്മാർ കെ നടത്തുന്നതിനണ്ണം
ധവളിമയേറിയ അദ്ദേഹത്തിന്റെ പംക്തികളെ
തന്റെ അംഗുല്യാഗ്രത്തിനു പലവുരു പരിചയപ്പെടുത്തു
കയുമുണ്ടായി. അഹോ! ഈദൃശമായ ഒരു കാഴ്ച അസ്മാദ
ശന്മാരെപ്പോലുള്ള ഏതൊരുത്തമ ഭക്തനാണു് നിത്യാന
സംദായകമല്ലാതിരിയ്ക്കുക?......... ചെമ്പരുത്തി
വണ്ണത്തിലുള്ള വകത്തിൽ മുല്ലമൊട്ടുപോലെ പ്രശോഭി
യ്ക്കുന്ന ആ ദന്തപംക്തികൾ! കുസുമേ മുകുളോല്പത്തിയെ
അല്ലാതെ നിങ്ങളുടെ പ്രതിനിധി മറ്റെന്തു പറയട്ടെ? ന
കുലവംശത്തിനുപോലും അസൂയ ജനിപ്പിയ്ക്കത്തക്കവയാ
യിരുന്നു അവ. ........ഇത്തരത്തിലുള്ള എത്രയെത്ര
മഹോത്സവങ്ങൾ... ........ ഗൃഹത്തിൽ ദൈനം
ദിനം നടക്കുകയില്ല?<noinclude></noinclude>
hw8www2j6mu1joyf9is4v0kx0npw2n9
താൾ:1941-pathramimamsa.pdf/28
106
84041
244269
2026-07-04T06:56:27Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '14 മുഖപ്രസംഗം. പത്രമീമാംസ ദന്തശോധനം ദന്താപത്രികളും ദന്തവൈദ്യന്മാരും ജനതാമദ്ധ്യ ത്തിൽ വദ്ധിച്ചുവരുന്നതിന്റെ തോതിൽ നിന്നും ഒരു നാട്ടിലെ ജനസഞ്ചയത്തിന്റെ ആര...' താൾ സൃഷ്ടിച്ചിരിക്കുന്നു
244269
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>14
മുഖപ്രസംഗം.
പത്രമീമാംസ
ദന്തശോധനം
ദന്താപത്രികളും ദന്തവൈദ്യന്മാരും ജനതാമദ്ധ്യ
ത്തിൽ വദ്ധിച്ചുവരുന്നതിന്റെ തോതിൽ നിന്നും ഒരു
നാട്ടിലെ ജനസഞ്ചയത്തിന്റെ ആരോഗ്യത്തെ അളക്കാ
മെന്ന് അഖിലലോകാന്ത ഭിഷഗ്രത്നമായ അലക്സാന്തർ
സ്മിത്ത് ഐസ്ലാൻറിൽ വെച്ച് ഈയിടെ ചെയ്ത ഒരു
പ്രസംഗത്തിൽ അഭിപ്രായപ്പെട്ടതായി ആസ്ത്രേലിയായി
ലെ ഒരു മാന്യ സഹജീവി എഴുതിക്കണ്ടു. അദ്ദേഹത്തി
ന്റെ അഭിപ്രായം ഞങ്ങൾ അനുപദം ശരിവെയ്ക്കുന്ന
തോടുകൂടി ദന്തശോധന മാഹാത്മ്യമെത്രയും സജീവമാ
യി വ്യാഖ്യാനിയ്ക്കുന്നതും അന്യത്ര ചേത്തിരിയ്ക്കുന്നതുമായ
ഒരു ലേഖനത്തിലേയ്ക്കു മാന്യവായനക്കാരുടെ സവിശേഷ
മായ ശ്രദ്ധയെ ക്ഷണിയ്ക്കുകയും ചെയ്തുകൊള്ളുന്നു. നമ്മു
ടെ നാട്ടിൽ കുലീനതകൊണ്ടും, വിദ്യാഭ്യാസം കൊണ്ടും,
പ്രാപ്തികൊണ്ടും ബഹുധാ അദ്വിതീയനെന്നും തൻറ
ജനിയാത്ത ശത്രുക്കൾ പോലും സശിരഃ കമ്പം സമ്മതി
........ൻ ദന്തശോധനരീതിയെ ഒരു മാ
തൃകയായി സ്വീകരിയ്ക്കുന്ന പക്ഷം കൃത്രിമ ദന്തങ്ങളുടേയും,
ദന്തവൈദ്യന്മാരുടേയും, ദന്താസ്പത്രികളുടേയും, ദന്തശു
ദ്ധിയ്ക്കുള്ള നാനാവിധ സാമഗ്രികളുടേയും സഹായം കൂടാ
തെതന്നെ നമുക്ക് അരോഗദൃഢഗാത്രരായി ജീവിക്കാൻ
കഴിയുന്നതാണു്. അദ്ദേഹത്തിന്റെ നിലയും വിലയുമാ
ലോചിച്ചാൽ യഥാർത്ഥത്തിൽ അദ്ദേഹത്തിനു ദന്തശു<noinclude></noinclude>
nnhzmygfsp1dowkofe4ujp79xvwjbn1
താൾ:1941-pathramimamsa.pdf/29
106
84042
244270
2026-07-04T06:56:40Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവർത്തനോദ്ദേശ്യം 15 ദ്ധി വരുത്തേണ്ട ആവശ്യം തന്നെയുണ്ടോ? പരോപകാരം ചെയ്യാനുള്ള അദ്ദേഹത്തിന്റെ സന്മനസ്സൊന്നു മാത്രമ ല്ലാതെ മറ്റൊന്നാണ് തന്റെ വിലയേറിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244270
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവർത്തനോദ്ദേശ്യം
15
ദ്ധി വരുത്തേണ്ട ആവശ്യം തന്നെയുണ്ടോ? പരോപകാരം
ചെയ്യാനുള്ള അദ്ദേഹത്തിന്റെ സന്മനസ്സൊന്നു മാത്രമ
ല്ലാതെ മറ്റൊന്നാണ് തന്റെ വിലയേറിയ സമയ
ത്തിൽ ഗണ്യമായൊരംശം ദിവസംതോറും പ്രസ്തുത ക
മ്മത്തിനു വിനിയോഗിക്കുവാൻ അദ്ദേഹത്തെ ഉ
നാക്കുന്നത് ? ശുദ്ധാന്തങ്ങളുടെ ശരിയായ ഫലം ശാസ്ത്രാ
മായ ദഹനവും, ശരിയായ ദഹനത്തിന്റെ ഫലം
പരിശുദ്ധമായ രക്തവും, മേത്തരമായ
ഫലം പരിപൂർണ്ണമായ ആരോഗ്യവുമാണെന്നു.
.... നല്ലവണ്ണമറിയാം. അത്രയും തന്നെ പോരാ, നമ്മു
ടെ പൂർവ്വികന്മാർ ബുദ്ധിപൂർവ്വം കണ്ടുപിടിച്ച ഉമിക്കരിയു
ടെ മഹിമയേയും അദ്ദേഹം പ്രവൃത്തിമൂലം ദൃഷ്ടാന്തപ്പെ
ടുത്തിയിരിയ്ക്കുന്നു. ദന്തധാവന വിഷയത്തിൽ ഏതുകൊ
. തുടരുന്ന പന്ഥാവിൽ കൂടി പ്രയാണം
ചെയ്യാൻ നാമേവരും താമസംവിനാ സന്നദ്ധരാകേണ്ട
താകുന്നു.
ഒരു സേവ്യൻ പരമാബദ്ധമായ ഒരു കായം ചെയ്ത
തായി പത്രാധിപറിവു കിട്ടിയാൽ അദ്ദേഹം അതി
ഞ്ഞതായി ഭാവിയാതെ മൌനം ദീക്ഷിയ്ക്കണം. ഇതര
ന്മാർ ആക്ഷേപ ഷം ചൊരിയുമ്പോഴും പത്രാധിപർ
അദ്ദേഹത്തെ വാഴ്ത്തുന്നതിനല്ലാതെ താഴ്ത്തുന്നതിനുമി
കൂടാത്തതാകുന്നു. ഇങ്ങനെയുള്ള ഒരു സ സന്ദഭത്തിലേയ്ക്കു ത
കുന്ന ഒരു മുഖപ്രസംഗമാതൃക താഴെ കാണിയ്ക്കുന്നു.
........... നീതിമാനും, നിഷ്കന്മഷനും, ഭ
.. ഇപ്രകാരമൊരു തെറ്റു
കോത്തമനുമായ<noinclude></noinclude>
ecbgxxuik3r2tz6oo8sz3j3e4zppifu
താൾ:1941-pathramimamsa.pdf/30
106
84043
244271
2026-07-04T06:56:52Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '16 പറ്റുകയില്ലെന്നാണ് ഞങ്ങളിപ്പോഴും വിശ്വസിയ്ക്കുന്ന തു്. അങ്ങനെയൊരബദ്ധം അദ്ദേഹത്തിനു പിണഞ്ഞി ട്ടുണ്ടെങ്കിൽ തന്നെ അഭിനവ ഹരിശ്ചന്ദ്രനായ അദ്ദേഹ ത്തെ അതിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244271
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>16
പറ്റുകയില്ലെന്നാണ് ഞങ്ങളിപ്പോഴും വിശ്വസിയ്ക്കുന്ന
തു്. അങ്ങനെയൊരബദ്ധം അദ്ദേഹത്തിനു പിണഞ്ഞി
ട്ടുണ്ടെങ്കിൽ തന്നെ അഭിനവ ഹരിശ്ചന്ദ്രനായ അദ്ദേഹ
ത്തെ അതിനു പഴിച്ചുകൂടാത്തതാകുന്നു. ശുദ്ധാത്മാവായ
അദ്ദേഹത്തെ കുബുദ്ധികളായ ഏതോ ഉപജീവികൾ
ബോധനപ്പെടുത്തിയതിന്റെ ഫലമായിട്ടാവണം അങ്ങ
നെ സംഭവിച്ചിട്ടുള്ളത്. മേലാളന്മാരെ വഴിപിഴപ്പിക്കുന്ന
അടിനായ്ക്കളെ നിയം ശിക്ഷിയ്ക്കുക തന്നെ വേണം. ധീ
രാത്മാവായ അദ്ദേഹം ഒട്ടുമേതുമായിക്കാതെ അതിനു
മുതിന്നുകാണുമെന്നു ഞങ്ങൾ സർവ്വാത്മനാ വിശ്വസിച്ചു
കൊള്ളുന്നു.
സേവക്കുഴലൂത്തിനു തുനിയുന്ന പത്രാധിപർ സേവ
ന്റെ അഭിപ്രായമറിഞ്ഞു പ്രവർത്തിക്കാനും കടപ്പെട്ടവ
നാകുന്നു. സേവ്യൻ ഒരു കാലം കവിതയ്ക്കു പ്രാസം അനാ
വശ്യമാണെന്ന അഭിപ്രായക്കാരനായി ഭവിയ്ക്കുന്നുവെന്നു
വിചാരിയ്ക്കുക. അപ്പോൾ സേവകൻ, പ്രാസാദ്യ ഭരണ
ങ്ങൾ വാങ്ങുവതിനായം കളഞ്ഞീടൊലാ' എന്ന മ
ട്ടിൽ പത്രത്തിലെഴുതിക്കൊള്ളണം. പിന്നീടു സേവ്യൻ
തന്റെ അഭിപ്രായം മാറ്റുന്നുവെന്നു സംകല്പിയ്ക്കുക. അ
പ്പോൾ സേവകൻ, വാസന്തിമധുവാന്ന വാക്കിനു സജാ
തീയദ്വിതീയാക്ഷരപ്രാസം ചേർപ്പതു കൈരളീമഹിതൻ
മംഗല്യമാണോക്കണം' എന്ന രീതിയിൽ എഴുതിത്തുട
ങ്ങണം. സേവൻ ഒരവസരത്തിൽ കോൺഗ്രസ്സിൻറ
ഭാഗത്തു ചേന്നു നിയമസഭകളെ ബഹിഷ്ക്കരിയ്ക്കണമെന്ന
പക്ഷക്കാരനായിത്തീരുന്നുവെന്നിരിയ്ക്കട്ടെ. അപ്പോൾ<noinclude></noinclude>
bz46rfuksqtil419yijm9af6z2xw3nn
താൾ:1941-pathramimamsa.pdf/31
106
84044
244272
2026-07-04T06:57:10Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവത്തനോദ്ദേശ്യം 17 സേവകൻ നിയമസഭാ ബഹിഷ്ക്കരണത്തെപറ്റി ഉജ്വല മായ ഭാഷയിൽ ഗംഭീരങ്ങളായ മുഖപ്രസംഗങ്ങൾ എഴു തിത്തള്ളണം. ഏതാനും കാലം കഴിഞ്ഞ് സേവ്യൻ അഭി പ്രായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244272
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവത്തനോദ്ദേശ്യം
17
സേവകൻ നിയമസഭാ ബഹിഷ്ക്കരണത്തെപറ്റി ഉജ്വല
മായ ഭാഷയിൽ ഗംഭീരങ്ങളായ മുഖപ്രസംഗങ്ങൾ എഴു
തിത്തള്ളണം. ഏതാനും കാലം കഴിഞ്ഞ് സേവ്യൻ അഭി
പ്രായം പുതുക്കുന്നുവെന്നു വിചാരിയ്ക്കുക. കോൺഗ്രസ്സി
ൻ ആദം സാധിയ്ക്കുവാൻ നിയമസഭാ ബഹിഷ്കരണമ
ല്ലാ, നിയമസഭയിൽ കടന്നു കൂടി മന്ത്രിപദം കൈക്കലാക്കു
കയാണു് അധികം നല്ലതെന്നു സേവ്യൻ പ്രസംഗിക്കാൻ
തുടങ്ങുന്നു. അതു കേട്ടു സേവകൻ അടങ്ങിയിരിയ്ക്കു രുത്.
അദ്ദേഹവും തന്റെ അഭിപ്രായം സേവ്യൻ താക്കിത്തീ
ക്കണം. നിയമസഭാപ്രവേശനവും മന്ത്രിപദസ്വീകരണ
വും ഒന്നുപോലെ അത്യന്താപേക്ഷിതവും അപരിഹരണ
യവും മറ്റും മറ്റുമാണെന്നു താനും മുറവിളി കൂട്ടിക്കൊ
ള്ളണം.
ഒരു സേവകൻ യാദൃച്ഛികമായി കേൾക്കാനിടയാ
കുന്ന ഒരു സംഭവത്തെപ്പോലും സേവ്യനെ വാഴ്ത്തുന്നതി
നുപയോഗപ്പെടുത്തേണ്ടതാകുന്നു. ഉദാഹരണമായി, നി
സ്സഹായയാ
യായ ഒരു പടുകിഴവിയുടെ മരണവൃത്താന്തം
ഒരു സേവകനറിയാൻ സംഗതിയാകുന്നുവെന്നിരിയ്ക്കട്ടെ.
ഉടൻതന്നെ തൻറ
°
തമ്മിൽ
ന്തെങ്കിലുമൊരു ചാച്ചയുള്ളതായി സംകല്പിച്ചു പത്ര
ത്തിൽ ഒരു മഹച്ചരമം പ്രസിദ്ധം ചെയ്യണം. പക്ഷെ
ഒരു സംഗതി മനസ്സിരുത്തണം. പ്രസ്തുത പ്രസിദ്ധീകര
ണത്തെ അനുശോചനപ്രകടനത്തേക്കാളധികം
നെ സ്തുതിയ്ക്കുവാനാകണം വിനിയോഗിയ്ക്കുന്നത്. ഈവി
ധമുള്ള ഒരു സന്ദത്തിലേയ്ക്കുപകരിക്കുന്ന ഒരു കുറിപ്പി
ൻ മാതൃക താഴെ ചേക്കുന്നു.
8*<noinclude></noinclude>
poytjs2n8r1hy8rt3z4lf3mkv0ijjsi
താൾ:1941-pathramimamsa.pdf/32
106
84045
244273
2026-07-04T06:57:22Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '18 ഞങ്ങളുടെ ഒരു മാന്യപത്രബന്ധുവും............ പ്ര സ്ഥാനത്തിന്റെ ജനയിതാവും......... കമ്മിററി സിക്ര ട്ടരിയും............ മെമ്പറും............... ജല താരമായി പ്രശോഭിയ്ക്കുന്ന ദേഹവുമായ് ... ......' താൾ സൃഷ്ടിച്ചിരിക്കുന്നു
244273
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>18
ഞങ്ങളുടെ ഒരു മാന്യപത്രബന്ധുവും............ പ്ര
സ്ഥാനത്തിന്റെ ജനയിതാവും......... കമ്മിററി സിക്ര
ട്ടരിയും............ മെമ്പറും............... ജല താരമായി
പ്രശോഭിയ്ക്കുന്ന ദേഹവുമായ് ... ... പിതൃസോദരിയു
ടെ ഭർത്താവിന്റെ മുത്തശ്ശിയുടെ എളയമ്മ ശ്രീമതി...
.. ... തന്റെ 86-ാമത്തെ വയസ്സിൽ സ്വഗൃഹത്തിൽ
വെച്ചു ഈ മാസം 18-ാം വെള്ളിയാഴ്ച വയ്യീട്ട് 6 മ
ണിയ്ക്ക് അകാലനിയാണം പ്രാപിച്ച വൃത്താന്തം ഞങ്ങൾ
സവ്യസനം രേഖപ്പെടുത്തിക്കൊള്ളുന്നു. പരേതയുടെ ആ
ആത്മാവിനു നിത്യശാന്തിയരുളുവാൻ സർവശക്തനോടു പ്രാ
ിക്കുന്നതോടൊപ്പം സൽസ്വഭാവിയും, നിഷ്കന്മഷനും,
ഈശ്വര ഭക്തനും, ഉദാരമനസ്കനും, സത്യസന്ധനും,
വിദ്യശിരോമണിയുമായ............ വന്നിട്ടുള്ള തീരാന
ഷ്ടത്തിൽ അനുശോചിയ്ക്കുകയും ചെയ്യുന്നു.
ഉത്തരാദ്ധത്തിൽ പത്രപ്രവർത്തനത്തിന്റെ ആറാമ
ത്തെ ഉദ്ദേശ്യമായ സമുദായ വാദത്തെപറ്റി പറഞ്ഞിരി
യ്ക്കുന്നു. മഞ്ഞപ്പിത്തം പിടിപെട്ടിട്ടുള്ളവ ചരാചരങ്ങ
ളെല്ലാം മഞ്ഞനിറമുള്ളവയായി കാണപ്പെടുമെന്നുള്ളതു
പ്രഖ്യാതമാണല്ലോ. ഈവിധം തന്നെയായിരിയ്ക്കണം സ
മുദായ ജ്വരം ബാധിയ്ക്കുന്നവരുടേയും അവസ്ഥ. അവരുടെ
-
ദൃഷ്ടിയിൽ ദേശ, കാല, വിഷയ സന്ദഭവ്യത്യാസങ്ങൾ
കൂടാതെ സമസ്ത സംഗതികളും സമുദായ വണ്ണമുള്ളവയാ
യി കാണപ്പെടേണ്ടതാകുന്നു. സാഹിത്യത്തിലും, സംഗീ
തത്തിലും, ചിത്രമെഴുത്തിലും രാജ്യകാര്യങ്ങളിലുമെല്ലാം
തന്നെ സമുദായ വാദം കുത്തിച്ചെലുത്തുക മാത്രമായിരി
യ്ക്കണം ഈ ഗണത്തിൽപെട്ട പത്രങ്ങളുടെ ഉദ്ദേശ്യം.<noinclude></noinclude>
pfgvdq6opjajfmk44irv6ei8ut009ye
താൾ:1941-pathramimamsa.pdf/33
106
84046
244274
2026-07-04T06:57:33Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉദാഹരണം പത്രപ്രവർത്തനോദ്ദേശ്യം 19 മഹാകവിപ്പട്ടം നല്ലേണ്ടതാക്കാണെന്നുള്ള സംഗ തിയറി ഭാഷാഭിമാനികളുടെയിടയിൽ ഒരു വാദം പുറപ്പെടുന്നുവെന്നു വിചാരിയ്ക്കുക. അപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244274
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>ഉദാഹരണം
പത്രപ്രവർത്തനോദ്ദേശ്യം
19
മഹാകവിപ്പട്ടം നല്ലേണ്ടതാക്കാണെന്നുള്ള സംഗ
തിയറി ഭാഷാഭിമാനികളുടെയിടയിൽ ഒരു വാദം
പുറപ്പെടുന്നുവെന്നു വിചാരിയ്ക്കുക. അപ്പോൾ സാമുദായി
കകാരങ്ങൾ പ്രതിപാദിയ്ക്കുവാനുള്ള പത്രങ്ങൾ താന്താ
ങ്ങളുടെ സമുദായത്തിൽനിന്നും ഒരാളെ മഹാകവിയാ
വാൻ അതിപ്രയത്നം ചെയ്യണം. ഈ വിഷയത്തിൽ സ
മുദായപ്പത്രങ്ങൾ എഴുതേണ്ട ലേഖനമാതൃകകൾ താഴെ
ചേത്തുകൊള്ളുന്നു:
1. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്താചാ
യൻ............ . അദ്ദേഹത്തിന്റെ കാലത്തിനുശേ
ഷവും മലയാളത്തിൽ മികച്ച കവികളുടെ സ്ഥാനം.....
... സമുദായത്തിനല്ലാതെ ലഭിയ്ക്കുകയുണ്ടായിട്ടില്ല. കേ
രളമെന്നതുപോലെ കൈരളിയും...
തിനാൽ ഇന്നത്തെ മഹാകവി പദം തികച്ചും അഹിയ്ക്കു
ന്നത് ഒരു........... ആകുന്നു. ഇതിനെ അപലപി
ന്നതു മൂലം മറന്നിട്ടുള്ള കൃതഘ്നതയായിരിയ്ക്കും.
താണു്. അ
2. പരശുരാമപ്രതിഷ്ഠിതമായ കേരള ക്ഷേത്രത്തിൽ
പണ്ടുണ്ടായിട്ടുള്ള പുനം, പൂന്താനം, മേപ്പത്തൂര് , ചെറു
ശ്ശേരി, ചേലപ്പറമ്പ് എന്നിങ്ങനെയുള്ള പ്രസിദ്ധകവിക
ണ്ടാക്കുവാൻ മുമ്പ് അധികാരം തന്നെയുണ്ടായിരുന്നില്ല.
സാമൂതിരിപ്പാടിന്റെ സദസ്സിനലംകാരമായിരുന്ന പതി
നെട്ടരക്കവികളിൽ അരക്കവി പോലും........... ഉണ്ടായി
രുന്നില്ല. എന്നിട്ടാണോ മഹാകവി ഇപ്പോൾ ഏതു സമു<noinclude></noinclude>
79gi8dyyl90r4ig24tu5toi94oo88i1
താൾ:1941-pathramimamsa.pdf/34
106
84047
244275
2026-07-04T06:57:49Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '20 പത്രമീമാംസ ദായക്കാരനാണെന്നുള്ള സംശയം? ഈ സംഗതി ഞങ്ങൾ .......... ശ്രദ്ധയിൽ പതിപ്പിയ്ക്കുന്നതോടുകൂടി ഇന്നു ജീവിച്ചിരിയ്ക്കുന്ന കവികളിൽ മഹാകവി പട്ടം യഥാ മായി അഹി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244275
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>20
പത്രമീമാംസ
ദായക്കാരനാണെന്നുള്ള സംശയം? ഈ സംഗതി ഞങ്ങൾ
.......... ശ്രദ്ധയിൽ പതിപ്പിയ്ക്കുന്നതോടുകൂടി ഇന്നു
ജീവിച്ചിരിയ്ക്കുന്ന കവികളിൽ മഹാകവി പട്ടം യഥാ
മായി അഹിയ്ക്കുന്നത്.
പ്രായപ്പെടുകയും ചെയ്യുന്നു.
8............ മററു സാമുദായികാവശതകളും സാ
ഹിത്യത്തെ സംബന്ധിച്ചേടത്തോളം ബാധകമാവില്ലെ
ന്നായിരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. ഇപ്പോഴത്തെ
മഹാകവി വാദം കേൾക്കുമ്പോൾ അതും ചില
ക്കാരുടെ
സമുദായ
കുത്തകയാണോയെന്നു സംശയിക്കേണ്ടിയിരി
യ്ക്കുന്നു. ഇന്നത്തെ മഹാകവി... ......
ആണെന്നു........
മാത്രമല്ലാ...... ... പോലും സുവിദിതമായ ഒരു സംഗതി
യത്രെ. അതിനെ മറച്ചുവെയ്ക്കുന്നത്.... കാണിയ്ക്കു
ന്ന ഒരു വമ്പിച്ച അനീതിയായിരിയ്ക്കും.
4. വിദേശീയനെങ്കിലും............ഡാക്ടർ ഗുണ്ട
ധാരയല്ലയോ കൈരളീ മാതാവിനും ഇദംപ്രഥമമായി
ഒരു നിഘണ്ടു കാഴ്ച വെച്ചത്? അദ്ദേഹത്തിന്റെ കാലം
മുതൽ ഇതുവരെയായി............ ചെയ്തിട്ടുള്ള സാഹിത്യ
സേവനങ്ങളാലോചിച്ചാൽ മഹാകവി പട്ടത്തിനുള്ള അ
വകാശം നമ്മെ വിട്ടു മാറുന്നതിനു സംഗതിയില്ലതന്നെ.
..........നോക്കിയാലും............... മാനദണ്ഡമാക്കി
യെടുത്താലും............ കായമാലോചിച്ചാലും മഹാകവി
പദം നമുക്കവകാശപ്പെട്ടതാണെന്നു കാണാം. ഈ വസ്തു
താളവഗണിച്ചു മഹാകവി പദം ശാശ്വതമായി അനു
ഭവിച്ചുപോരുന്ന കുത്തകവാദികളോടു നിവർത്തന മനു<noinclude></noinclude>
ers825t2lfcyto3mspngm7pfsiv1v44
താൾ:1941-pathramimamsa.pdf/35
106
84048
244276
2026-07-04T06:58:01Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവർത്തനോദ്ദേശ്യം 21 ഷ്ഠിച്ചും ആയതു കരസ്ഥമാക്കേണ്ടത് ഏതൊരു സമുദായ പ്രിയൻറയും കടമയ 6. കാൽ കുപ്പി നേടീടാൻ; കള്ളം പാരിൽ പരത്തുവാൻ സ്വാതന്ത്ര്യം ഭാരതാംബയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244276
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവർത്തനോദ്ദേശ്യം
21
ഷ്ഠിച്ചും ആയതു കരസ്ഥമാക്കേണ്ടത് ഏതൊരു സമുദായ
പ്രിയൻറയും കടമയ
6. കാൽ കുപ്പി നേടീടാൻ;
കള്ളം പാരിൽ പരത്തുവാൻ
സ്വാതന്ത്ര്യം ഭാരതാംബയ്ക്കു
സാദരം നേടി നല്ല വാൻ
ഒന്നാംപാദത്തിൽ പത്രപ്രവർത്തനത്തിന്റെ ഏഴാ
മത്തെ ഉദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു.
രണ്ടാംപാദത്തിൽ കള്ളം പരത്തുകയെന്ന എട്ടാ
മത്തെ ഉദ്ദേശ്യം പ്രതിപാദിക്കപ്പെട്ടിരിയ്ക്കുന്നു. ആ ഉദ്ദേ
ശത്തിനുതകുന്ന ചില വാർത്താ മാതൃകകൾ താഴെ
കൊള്ളുന്നു.
1. അവ താരമോ?
പടത്തിനു സമീപം ഒരു സ്ത്രീ ചതുബാഹുവായ
ഒരാൺകുട്ടിയെ പ്രസവിയ്ക്കുകയും രണ്ടു ദിവസത്തെ വള
ച്ചുകൊണ്ട് ആ പൈതൽ ആറടി ഉയരമുള്ളവനായി
ത്തീരുകയും ചെയ്തിരിയ്ക്കുന്നു. ഈ ശിശു ചിലപ്പോൾ
തൊട്ടിക്കട്ടിലിനെ
കട്ടിലിനെ മടിയിൽ വെച്ചു
ണ്ടത്രെ.
2. മുട്ടയിട്ടു.
താലോലിയ്ക്കുന്നു
രത്നഗിരിയ്ക്കു സമീപം ഒരു പശു പത്തു മുട്ടയിട്ടിരി
യ്ക്കുന്നതായി അറിയുന്നു.<noinclude></noinclude>
1s2c54fssqupn0irbrqf7x33eos43tb
താൾ:1941-pathramimamsa.pdf/36
106
84049
244277
2026-07-04T06:58:48Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '22 8. ബാഷ്പമായിപ്പോയി. ആഫ്രിക്കായിലെ വനപ്രാന്തങ്ങളിൽ സഞ്ചരിച്ചി രുന്ന സ്വരമാരിൽ ചിലരെ കണ്ടു കണ്ടിരിയ്ക്കുമ്പോൾ കാണാതായിരിയ്ക്കുന്നു. ഇതിന്റെ ഹേതു അന്വേഷിച...' താൾ സൃഷ്ടിച്ചിരിക്കുന്നു
244277
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>22
8. ബാഷ്പമായിപ്പോയി.
ആഫ്രിക്കായിലെ വനപ്രാന്തങ്ങളിൽ സഞ്ചരിച്ചി
രുന്ന സ്വരമാരിൽ ചിലരെ കണ്ടു കണ്ടിരിയ്ക്കുമ്പോൾ
കാണാതായിരിയ്ക്കുന്നു. ഇതിന്റെ ഹേതു അന്വേഷിച്ച
തിൽ തളിച്ചുകൊണ്ടിരിയ്ക്കുന്ന ഭൂമദ്ധ്യരേഖ മേൽ കാക്കാ
തെ ചവിട്ടിയതുകൊണ്ടു് അവർ ബാഷ്പമായി പോയ താ
ണെന്നു വിവരം കിട്ടിയിരിക്കുന്നു.
4. പൊന്മുട്ടയിടുന്ന താറാവും.
കാർത്തികപ്പള്ളിയ്ക്കു സമീപമുള്ള ഒരു പ്രഭുകുടുംബ
ത്തിൽ ഒരു പൊന്മുട്ടയിടുന്ന താറാവിനെ പോറ്റി വരു
ന്നതായി ഒരു ലേഖകൻ ഇവിടെ അറിയിച്ചിരിയ്ക്കുന്നു.
5. ക്രി. മു. 5000-ാമാണ്ടിലെ
ഇറ്റാലിയാവിൽ കെട്ടിടം പണിയാനായി ഒരിട
ത്തു കിളച്ചപ്പോൾ ചില അശരീരശബ്ദങ്ങൾ ശ്രവിയ്ക്കു
കയും, ശാസ്ത്രജ്ഞന്മാരോ ടാ ലോ
തിൽ ക്രി. മു.
5000-ാമാണ്ടിനോടടുത്തു ഒരു വലിയ അഗ്നിപർവതം
പൊട്ടിത്തെറിച്ച് ആ സ്ഥലം മണ്ണിനടിയിൽ പെട്ടുപോ
യെന്നും തത്സമയം ജനാവലി വലിയ കോലാഹലമുണ്ടാ
ക്കിയെന്നും അക്കൂട്ടത്തിൽപ്പെട്ട ചില ശബ്ദങ്ങൾക്കു പുറ
ത്തു പോകാൻ മാറ്റമില്ലാതെ ഭൂഗഭത്തിൽ കുടുങ്ങിപ്പോ
യെന്നും മണ്ണു നീങ്ങിയ
ിയ അവസരത്തിൽ ആ ശബ്ദങ്ങൾ
രക്ഷ പ്രാപിയ്ക്കുന്നതാണ് കിളയ്ക്കുന്നവർ കേട്ടതെന്നും അ
വർ അഭിപ്രായപ്പെട്ടിരിയ്ക്കുന്നുവെന്നും ഒരു സഹജീവി
എഴുതിക്കാണുന്നു.<noinclude></noinclude>
0gaaej317ttsqgu24qqomufx024a4yt
താൾ:1941-pathramimamsa.pdf/37
106
84050
244278
2026-07-04T06:59:03Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവത്തനോദ്ദേശ്യം 6. നായ്ക്കളും പുതിയ എം. എൽ. സിയും. 23 അലാസ്മാവിൽ നായ്ക്കളുടെ ശല്യം ദൈനംദി നം വധിച്ചുവരുന്നതായി റിപ്പോർട്ടുകൾ കൊണ്ടു കാണു ന്നു. കഴിഞ്ഞ ബു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244278
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവത്തനോദ്ദേശ്യം
6. നായ്ക്കളും പുതിയ എം. എൽ. സിയും.
23
അലാസ്മാവിൽ നായ്ക്കളുടെ ശല്യം ദൈനംദി
നം വധിച്ചുവരുന്നതായി റിപ്പോർട്ടുകൾ കൊണ്ടു കാണു
ന്നു. കഴിഞ്ഞ ബുധനാഴ്ച ഒരു നിയമസഭാസാമാജികനെ
ഒരു നായ കടിയ്ക്കുകയും അദ്ദേഹം കൌൺസിലിൽ
വെച്ചു ശ്വാവിനെപ്പോലെ കുരച്ചു കൊണ്ടു നാല്ക്കാലിയെ
ന്നോണം പുറത്തോടുകയും മാഗ്ഗമദ്ധ്യേ കണ്ടതായ
ഒരു പശുവിനെ കടിയ്ക്കുകയും ചെയ്തിരിക്കുന്നു. ആ പശു
ചിലപ്പോൾ ശ്വാവിനെപ്പോലെ കുരയ്ക്കുകയും മറ്റു ചി
ലപ്പോൾ ഇരുകാലുകളിന്മേൽ നില്ക്കു കയും എം. എൽ.
സിയെപ്പോലെ ശകാരവഷം പൊഴിയ്ക്കുകയും ചെയ്തുവരു
ന്നതായി സൂക്ഷ്മവർത്തമാനം കിട്ടിയിരിയ്ക്കുന്നു. ഈ പശു
വിൻ മുൻപറഞ്ഞ മെമ്പകം പകരം എം. എൽ. സി
യായി നാമകരണം ചെയ്യേണ്ട കായ മാലോചിച്ചുവ
രുന്നുണ്ടത്രെ.
ഉത്തരാദ്ധത്തിൽ, ഭാരതമാതാവിനു സ്വാതന്ത്ര്യം
നേടിക്കൊടുക്കുകയെന്ന ഒമ്പതാമത്തെ ഉദ്ദേശ്യം വിവരി
ച്ചിരിയ്ക്കുന്നു. ഈ ഉദ്ദേശ്യം വളരെ പരിശുദ്ധമായ ഒന്ന
ത്രെ. ഗൌളി ഉത്തരം താങ്ങിക്കൊടുക്കുന്നപോലെ, തവ
2 കരഞ്ഞു മഴ പെയ്യിക്കുന്നപോലെ, തോണിയ്ക്കുക
കടന്നോടിക്കൊണ്ട് അതിനെ കര് ണയിയ്ക്കുന്നപോലെ
ഒരു പത്രം തുടങ്ങി നടത്തുന്നതുമൂലം ഇന്ത്യൻ രാഷ്ട്രീയ
കൈവല്യം നേടിക്കൊടുക്കാവുന്നതാണു്. ആകഷണീയ
ങ്ങളായ മുദ്രാവാക്യങ്ങൾ നെറ്റിപ്പട്ടമായി ചാർത്തുക,
സ്വദേശിയെ പറ്റിയും മദ്യപ്രസ്ഥാനത്തെക്കുറി<noinclude></noinclude>
5szm96exkf63rhkx4vq3ntvos9izl7z
താൾ:1941-pathramimamsa.pdf/38
106
84051
244279
2026-07-04T06:59:15Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '24 പത്രമീമാംസ ച്ചും മുഖപ്രസംഗങ്ങളെഴുതുക, വിദേശീയസാമാനങ്ങളു ടേയും ശീമമദ്യങ്ങളുടേയും പരസ്യങ്ങൾ പ്രസിദ്ധപ്പെടു ത്തുക, ശൈശവവിവാഹത്തെ എതൃക്കുകയും ശിശുവായ വിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244279
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>24
പത്രമീമാംസ
ച്ചും മുഖപ്രസംഗങ്ങളെഴുതുക, വിദേശീയസാമാനങ്ങളു
ടേയും ശീമമദ്യങ്ങളുടേയും പരസ്യങ്ങൾ പ്രസിദ്ധപ്പെടു
ത്തുക, ശൈശവവിവാഹത്തെ എതൃക്കുകയും ശിശുവായ
വിധവയെ വിവാഹത്തിനാവശ്യമുണ്ടെന്നുള്ള പരസ്യം
പത്രത്തിൽ ചേക്കുകയും ചെയ്യുക, കിന്നരിത്തലപ്പാവി
നേയും ക്ഷേത്ര ട്രസ്റ്റിയേയും മുക്തകണ്ഠം അധിക്ഷേപിയ്ക്കു
ക, സാഹിത്യ പോഷണം പോലും പ്രഭുക്കന്മാർ ചെ
യ്യുന്ന സർവ്വവിധ പരിശ്രമങ്ങളേയും അപലപിയ്ക്കുക എ
ന്നിവയെല്ലാം നമ്മുടെ രാഷ്ട്രീയമോചനത്തിനു് അത
യോപയുക്തങ്ങളാകുന്നു. പത്രത്തിലെഴുതുന്ന ഓരോ വാ
ക്വവും ഇന്ത്യയെ സ്വാതന്ത്ര്യത്തോട് മാരോ പടി അധി
കടുപ്പിയ്ക്കുന്നവയായിരിക്കണം.
7. കരളിൽ കെട്ടിനിന്നീടും
ഗരളം വമിയ്ക്കുവാൻ
തെറിപ്പാട്ടുകൾ പാടീടാൻ
ഈ ശ്ലോകത്തിന്റെ പ്രവാസത്തിൽ, വിഷം ഛദ്ദി
കന്ന, പത്രപ്രവർത്തനത്തിന്റെ പത്താമത്തെ ഉ
ദ്ദേശ്യം വണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സഞ്ചിയിൽ കെട്ടിനില്ല
ന്ന ഘോരവിഷത്തെ ഉഗ്രസർപ്പങ്ങൾ വൃക്ഷങ്ങളിന്മേലും
മറ്റും കൊത്തി പുറത്തു കളകയാണല്ലോ ചെയ്യുന്നത്.
വിഷം കെട്ടിനില്ക്കുവാൻ അനുവദിയ്ക്കുന്നതായാൽ ജ്വരം
പിടിപെട്ട് അവ ചത്തുപോകാനിടയുള്ളതുകൊണ്ടാണ്
പ്രകൃതി മേൽപ്രകാരമുള്ള ഒരു രക്ഷാമാർഗ്ഗം നിദ്ദേശിച്ചിരി<noinclude></noinclude>
ct9kuxr9q22cz80xdrcj5wqq9ifiue1
താൾ:1941-pathramimamsa.pdf/39
106
84052
244280
2026-07-04T06:59:30Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവത്തനോദ്ദേശ്യം 50237 25 യ്ക്കുന്നതെന്നത്രെ പ്രാചീനമതം. ഇതിനും തന്നെയാ ണു ഉള്ളിൽ വിഷം നിറഞ്ഞിരിയ്ക്കുന്ന മനുഷ്യരുടേയും അവസ്ഥ. ആയത് ഏതെങ്കിലും വിധത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244280
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവത്തനോദ്ദേശ്യം
50237
25
യ്ക്കുന്നതെന്നത്രെ പ്രാചീനമതം. ഇതിനും തന്നെയാ
ണു ഉള്ളിൽ വിഷം നിറഞ്ഞിരിയ്ക്കുന്ന മനുഷ്യരുടേയും
അവസ്ഥ. ആയത് ഏതെങ്കിലും വിധത്തിൽ പുറത്തു
ചാടിയ്ക്കുന്നതു് അവരുടേയും സമുദായത്തിന്റെയും രക്ഷ
യ് ഒഴിച്ചുകൂടാൻ പാടില്ലാത്തതാകുന്നു. ഉഗ്രസർപ്പങ്ങൾ
0
വനാന്തരങ്ങളിലെ തരുക്കളെന്നപോലെ, നരനാഗ
ങ്ങൾക്കു വിഷം ഛദ്ദിക്കാനുള്ള രംഗമാണു് പത്രം. ഇങ്ങ
നെയൊരുപാധിയില്ലാത്തപക്ഷം അവരിൽ മിയ്ക്കു പേരും
വെന്തുരുകിപ്പോകുന്നതാണ്. ആകയാൽ അകാലമൃത
നേരിടാതെ കഴിക്കാൻ മോഹിയ്ക്കുന്നവർ താമസംവിനാ
പത്രപ്രവർത്തനം തുടങ്ങിക്കൊള്ളണമെന്ന് തൃപ്പാദങ്ങൾ
ഇവിടെ വ്യഞ്ജിപ്പിച്ചിരിയ്ക്കുന്നു.
മൂന്നാം പാദത്തിൽ പത്രപ്രവർത്തനത്തിന്റെ പ്രതി
നൊന്നാമത്തെ ഉദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. ചേർത്തല
യിൽ തെറിപ്പാട്ടു പാടുന്ന സമ്പ്രദായം നിർത്തൽ ചെയ്തി
ടുള്ളതും കൊടുങ്ങല്ലൂർ മുതലായ സ്ഥലങ്ങളിൽ അതിനു
അടുത്തകാലത്തായി അധഃപതനം സംഭവിച്ചിട്ടുള്ളതും
പലക്കും ഇച്ഛാഭംഗത്തിനു കാരണമാക്കീട്ടുണ്ടു്. പൊതുജ
ലാശയങ്ങളേയും ക്ഷേത്രങ്ങളേയും സാമാന്യജനങ്ങൾ പ്രാ
യേണ വെടിഞ്ഞു തുടങ്ങിയിരിയ്ക്കുകയാൽ
ൻ ഭിത്തികളിലും അമ്പലച്ചുമരുകളിലും അസഭ്യം
കുറിയ്ക്കുന്നതുകൊണ്ടും ഉദ്ദിഷ്ടഫലമുണ്ടാകാതെ പോകുന്നു.
അതിനാൽ ആഭാസരംഗത്തെ പുതിയൊരു സ്ഥാനത്ത
യു മാറ്റി പ്രതിഷ്ഠിച്ചുപോലും അതിപ്രാചീനമായ ആ
കലയ്ക്കു ഫാനി തട്ടാതെ നോക്കേണ്ടത് ഏതൊരു കലാ
4*<noinclude></noinclude>
1umyps150vge3bw0110hu2kc25j4z4m
താൾ:1941-pathramimamsa.pdf/40
106
84053
244281
2026-07-04T06:59:47Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '26 പത്രമീമാംസ പ്രണയിയുടേയും ഒഴിക്കാൻ പാടില്ലാത്ത ചുമതലയാകു ന്നു. ഹാസ്യരസപ്രധാനങ്ങളെന്ന വ്യാജേന ഭരണീഗാന വും പൂരപ്പാട്ടും പൊഴിയ്ക്കുന്നതിനായി തുടരെത്തുടര...' താൾ സൃഷ്ടിച്ചിരിക്കുന്നു
244281
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>26
പത്രമീമാംസ
പ്രണയിയുടേയും ഒഴിക്കാൻ പാടില്ലാത്ത ചുമതലയാകു
ന്നു. ഹാസ്യരസപ്രധാനങ്ങളെന്ന വ്യാജേന ഭരണീഗാന
വും പൂരപ്പാട്ടും പൊഴിയ്ക്കുന്നതിനായി തുടരെത്തുടരെ പു
തിയ മാസികകളും പത്രങ്ങളും പുറത്തിറക്കുന്നതു മേൽ
പ്രസ്താവിച്ച ഉദ്ദേശ സാദ്ധ്യത്തിനു ഏറ്റുമനുയോജ്യ
മായിരിയ്ക്കുന്നതാകുന്നു. അംബോപദേശങ്ങൾ', 'വല
മോപദേശങ്ങൾ', 'കണ്ടു, അറിഞ്ഞു, മനസ്സിലായി,
രഹസ്യം മനസ്സിലായി', 'ഉണ്ട', 'എന്തോ ഉണ്ട
' എന്നിപ്രകാരമുള്ള ഗദ്യപദ്യപ്രബന്ധങ്ങൾ, പ്രത്യ
പത്രങ്ങൾ', 'ലഘുചിത്രങ്ങൾ', 'കത്തുകൾ എന്നി
ങ്ങനെയുള്ള കുറിപ്പുകൾ ഇവയെല്ലാം അഭിനവഭരണി
ഗായകന്മാരുടെ പ്രത്യേക സ്വത്തായിരിയുടെ താകുന്നു.
വായനക്കാക്ക് അറപ്പും വെറുപ്പും തോന്നുന്നവയും, സദാ
ചാരവിരുദ്ധങ്ങളും, യുവഹൃദയങ്ങളെ ദുഷിപ്പിയ്ക്കുന്നതിനു
തികച്ചും പര്യാപ്തങ്ങളുമായ കൈപ്പാടുകൾക്കു മാ
ത്രമെ ഇത്തരം പത്രങ്ങളിൽ സ്ഥാനം കൊടുക്കാൻ പാടു
വെന്നു നിർബ്ബന്ധമാണ്. മയ്യാദക്കാരെ അപമാനിയ്ക്കു
കയായിരിയ്ക്കണം തെറിപ്പാട്ടുകളുടെ ഉദ്ദേശ്യം. സ്വര
ജീവിതം നയിയ്ക്കുന്നവരും നിഷ്പക്ഷവാദികളുമായ ജനങ്ങ
ളെ ഒരിക്കലും വെറുതെ വിട്ടുകൂടാ. ഒരു കുറവും ചുമ
ത്തുവാൻ കാണുന്നില്ലെങ്കിൽ അവരുടെ ബ്രഹ്മസൃഷ്ടി
യെ അധികരിച്ചെങ്കിലും നാലു വാക്കു പറയാതിരുന്നു
പോകരുത്. ഒരു ഗായകൻ തുടങ്ങിവെയ്ക്കുന്നതു മറ്റുള്ള
ഗായകന്മാർ ഏറ്റുപാടിക്കൊള്ളണം. ഈവിധമെല്ലാം
പ്രവർത്തിയ്ക്കുന്നതായാൽ പൊതുജനങ്ങളുടെ രുചി ക്ഷയി<noinclude></noinclude>
l7mzlxhb54nnxvoiqdnjqg88131rshj
താൾ:1941-pathramimamsa.pdf/41
106
84054
244282
2026-07-04T07:00:00Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവർത്തനോദ്ദേശ്യം 27 യ്ക്കുന്നതിനും, വായനക്കാരുടെ സംഖ്യ വലിയ്ക്കുന്നതിനും, പ്രവർത്തകന്മാരുടെ മടിശ്ശീല കനക്കുന്നതിനും തദ്വാരാ അതിപ്രാചീനമായ ഒരേപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244282
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവർത്തനോദ്ദേശ്യം
27
യ്ക്കുന്നതിനും, വായനക്കാരുടെ സംഖ്യ വലിയ്ക്കുന്നതിനും,
പ്രവർത്തകന്മാരുടെ മടിശ്ശീല കനക്കുന്നതിനും തദ്വാരാ
അതിപ്രാചീനമായ ഒരേപ്പാടിനു ഹാനി തട്ടാതെ കഴി
യുന്നതിനും മാറ്റമുണ്ടാകുന്നതാണ്.
അന്ത്യപാദത്തിൽ പത്രപ്രവർത്തനത്തിന്റെ ദാ
ശോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. പകപോക്കുകയെന്നതാ
ണു് ആ ഉദ്ദേശ്യം. അതിന്റെ അസ്തിവാരം വ്യക്തിപര
മായ വൈരംകൊണ്ടു കെട്ടി പടുത്തിരിക്കണം. പാമ്പിൻ
പക, മുതലപ്പക, ആനപ്പക തുടങ്ങിയവയെല്ലാം പത്രാ
ധിപരുടെ പകയോടടുക്കുമ്പോൾ വിളത്തുപോകണമെ
ന്നാണ് വിധി. തിയ്യകളുടെ വക ഒരു തലമുറ കഴി
ഞ്ഞാൽ ക്ഷയിച്ചുതുടങ്ങുമത്രെ. എന്നാൽ പത്രാധിപരു
ടെ വക അപ്രകാരം നശിച്ചുകൂടാത്തതാകുന്നു. എതിരാ
ളിയുടേയോ പത്രാധിപരുടേയോ വംശം നാമാവശേഷ
മാകുന്നതുവരെ അവർ തമ്മിലുള്ള വിഷവും നിലനി
ത്തിപ്പോരേണ്ടതാണു്.
ഉദാഹരണം. പത്രാധിപർ ഒരാളോട് ന്യായമ
ല്ലാത്ത ഒരു കാലത്തിൽ തന്നെ സഹായിയ്ക്കണമെന്നാവ
പ്പെടുന്നുവെന്നും സത്യസന്ധനായ അയാൾ അപേക്ഷ
നിരസിയ്ക്കുന്നുവെന്നും സങ്കല്പിയ്ക്കുക. ഈ സംഭവം പത്രാ
ധിപർ ഒരിക്കലും വിസ്മരിച്ചുപോകരുതു്. അദ്ദേഹം പ
കാക്കുവാനുള്ള അവസരം കാത്തുകൊണ്ടുതന്നെയിരി
ണം. അങ്ങനെ ഏറിയ കാലം കഴിഞ്ഞശേഷം മുൻ
പറഞ്ഞ വ്യക്തിയുടെ അകന്ന ചാച്ചയിൽ പെട്ട ഒരു വ
ന ഒരു പഞ്ചായത്തു സ്വീപ്പറുടെ ഉദ്യോഗം ലഭിയ്ക്കുന്നു<noinclude></noinclude>
s445n8uc6320g7tkqxcph0dawz8pvk8
താൾ:1941-pathramimamsa.pdf/42
106
84055
244283
2026-07-04T07:00:15Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '28 പത്രമീമാംസ വെന്നു വിചാരിയ്ക്കുക. ആ സംഭവത്തെ പകപോക്കുന്ന തിനുള്ള ലാക്കാക്കി താഴെ പറയുംപ്രകാരത്തിൽ തൻറ പത്രത്തിൽ ഒരു മുഖപ്രസംഗമെഴുതിച്ചേർത്തു പത്രാധി വർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244283
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>28
പത്രമീമാംസ
വെന്നു വിചാരിയ്ക്കുക. ആ സംഭവത്തെ പകപോക്കുന്ന
തിനുള്ള ലാക്കാക്കി താഴെ പറയുംപ്രകാരത്തിൽ തൻറ
പത്രത്തിൽ ഒരു മുഖപ്രസംഗമെഴുതിച്ചേർത്തു പത്രാധി
വർ തൃപ്തിയടയേണ്ടതാകുന്നു.
അനുചിതമായ നിയമനം
പൊതുസേവനസൗധത്തിന്റെ അടിക്കല്ലിനൊ
ലുമിളക്കിമറിയ്ക്കുന്ന ഒരു പഞ്ചായത്തു സ്വീപ്പറുടെ നിയ
മനത്തെപറ്റി അന്യത്ര ചേർത്തിരിയ്ക്കുന്ന ഒരു കുറിപ്പിൽ
നിന്നു ഞങ്ങൾക്കറിയുമാറായി വന്നിരിയ്ക്കുന്നു. ആ
തി വാസ്തവമാണെങ്കിൽ വാസ്തവമാകരുതെന്നാണ്
ഈയുള്ളവരുടെ നിരന്തര പ്രാത്ഥന ആ പിഴച്ച നിയ
മനത്തിൽ ഞങ്ങൾക്കുള്ള കഠിനമായ പ്രതിഷേധം കാല
വിളംബമെന്നിയേ ശക്തിമത്തായ ഭാഷയിൽ രേഖപ്പെ
ടുത്താതിരിക്കാൻ നിർവാഹമില്ല. ഒരു വകുപ്പദ്ധ്യക്ഷൻ
നിയമനമായിരുന്നു ഇതെങ്കിൽ ഞങ്ങൾക്ക് ഒരുപക്ഷെ
മൌനമവലംബിയ്ക്കുമായിരുന്നു. എന്നാലിതപ്രകാരം ത
ള്ളിക്കളയേണ്ട ഒരു നിസ്സാര കായമല്ല. പൊതുസേവന
ത്തിന്റെ മൌലികസിദ്ധാന്തങ്ങളെ സാരമായി നശിയ്ക്കു
ന ഒരു സംഗതിയാണ് ഇത് . ഇന്നത്തെ അശക്തനായ
അടിനായ'യാണു നാളത്തെ പ്രമാണിയായി കാണപ്പെ
ടുന്നതു്. ക്രമപ്രവൃദ്ധമായ കയറ്റം ലഭ്യമാകുന്നപക്ഷം
ഒരു കാലം എത്രയും ഉത്തരവാദപ്പെട്ട ഒരു സ്ഥാനം
ഫിയേണ്ടിവന്നേയ്ക്കാവുന്ന ഒരു തൊഴിലാളിയുടെ നിയമ
നമാണു് ഇപ്പോൾ നടന്നിരിയ്ക്കുന്നത്. പരിക്കായോഗ്യ<noinclude></noinclude>
kn6vycds4cq2in588ncwy7kxc9qbe35
താൾ:1941-pathramimamsa.pdf/43
106
84056
244284
2026-07-04T07:00:29Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രപ്രവർത്തനോദ്ദേശ്യം 29 തയും, വിശിഷ്യാ, പാരമ്പര്യവുമാലോചിച്ചാൽ പ്രസ്തുത നിയമനം ഒരുപ്രകാരത്തിലും സാധകൃതമാകുന്നതല്ലത ന്നെ. നിയമ തൻ പൂവികന്മാരുമായി ഞങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244284
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രപ്രവർത്തനോദ്ദേശ്യം
29
തയും, വിശിഷ്യാ, പാരമ്പര്യവുമാലോചിച്ചാൽ പ്രസ്തുത
നിയമനം ഒരുപ്രകാരത്തിലും സാധകൃതമാകുന്നതല്ലത
ന്നെ. നിയമ തൻ പൂവികന്മാരുമായി ഞങ്ങൾക്കുള്ള
പരിചയത്തെ ആസ്പദമാക്കി നോക്കുമ്പോൾ പിടിയാ
ന പെറും കുട്ടി, തടിയാ കടിയാകുമോ?' എന്നു ചോദി
യ്ക്കുവാനാണ് ഞങ്ങൾ പ്രേരിതരാകുന്നതു്. അഭ്യസ്തവിദ
നായ ഏതൊരു യുവാവിനും സാഭിമാനം, സഹഷം
സ്വീകരിയ്ക്കാവുന്ന ഒരു പദവി അല്പം പോലും ചിന്തി
യ്ക്കാതെ ഒരു അപാത്രത്തിലപ്പിച്ചത് എത്രയും അനുചി
തമായിപ്പോയെന്നു നിവിശം പ്രസ്താവിക്കാതിരിക്കാൻ
നിവൃത്തിയില്ല. ഈ നിയമനത്തിനുത്തരവാദപ്പെട്ടവർ
ഇക്കാരം ഉടനടി പുനരാലോചന ചെയ്തു് തങ്ങൾക്കു
പിണഞ്ഞിട്ടുള്ള ഹിമാലയനത്തെ തിരുത്താത്തവ
ക്ഷം ആയത് അവക്കൊരു തീരാക്കളങ്കമായി പരിണമി
ന്നതാകുന്നു.
8. പത്രപ്രവർത്തനോദ്ദേശ്യം
ചിത്രം പന്ത്രണ്ടുതീനി
അവയ്ക്കു ചെവി നല്കീടിൽ
ഇതിൽ പലശ്രുതി പറഞ്ഞിരിയ്ക്കുന്നു. ഉദ്ദേശ്യവ
നാവണം കൊണ്ടു മാത്രം സവ മംഗളങ്ങളും വന്നു
ചെവി നല് കി. ഈ പ്രയോഗം ഷേക്സ് പിയറുടേ
താണു്. അദ്ദേഹത്തിന്റെ ജൂലിയസ് സീസർ എന്ന നാ<noinclude></noinclude>
qaii2o47ym2wo0eusbrumtx9uow9vdf
താൾ:1941-pathramimamsa.pdf/44
106
84057
244285
2026-07-04T07:00:43Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 ടകത്തിൽ മാക്ക് ആൻറണി പറയുന്നതു കാണുക: സ്നേഹിതന്മാരേ! റോമക്കാരേ! നാട്ടുകാരേ! നിങ്ങൾ എ നിയ്ക്കു നിങ്ങളുടെ ചെവി വായ്പ നല്ല വിൻ!”(Friends, Romans and Countrymen, lend me your ears".] ആ ചായർ ഒരുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244285
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>80
ടകത്തിൽ മാക്ക് ആൻറണി പറയുന്നതു കാണുക:
സ്നേഹിതന്മാരേ! റോമക്കാരേ! നാട്ടുകാരേ! നിങ്ങൾ എ
നിയ്ക്കു നിങ്ങളുടെ ചെവി വായ്പ നല്ല വിൻ!”(Friends,
Romans and Countrymen, lend me your ears".]
ആ ചായർ ഒരുപക്ഷെ പ്രസ്തുത നാടകം വായിച്ചിട്ടുണ്ടാ
കാം. അഥവാ, മഹാകവികളാകയാൽ ഇരുവരുടേയും
ആശയങ്ങൾക്ക് ഐക്യം സംഭവിച്ചതാണെന്നും വരാം.<noinclude></noinclude>
gp96r79lx25wtc5du6jfelqsoaq2g89
താൾ:1941-pathramimamsa.pdf/45
106
84058
244286
2026-07-04T07:00:59Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '- III പത്രനാമങ്ങൾ ഷായ പത്രത്തിനൊക്കയും പത്രാധിപപ്പിതാവിൻറ പുത്രീനാമം സുസമ്മതം. പത്രങ്ങൾക്കു സർവഥാ അനുയോജ്യങ്ങളായിട്ടുള്ളതു സ്ത്രീനാമങ്ങളത്രെ. സ്ത്രീനാമങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244286
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>-
III
പത്രനാമങ്ങൾ
ഷായ പത്രത്തിനൊക്കയും
പത്രാധിപപ്പിതാവിൻറ
പുത്രീനാമം സുസമ്മതം.
പത്രങ്ങൾക്കു സർവഥാ അനുയോജ്യങ്ങളായിട്ടുള്ളതു
സ്ത്രീനാമങ്ങളത്രെ. സ്ത്രീനാമങ്ങളിൽ തന്നെ പത്രാധിപരു
ടെ പുത്രിയുടെ പേരിനു മഹിമയേറുന്നതുമാകുന്നു.
മാതൃകാനാമങ്ങൾ സുനീതി, സത്യവതി, അരു
തി, ശീലാവതി, ജാംബവതി, മണ്ഡോദരി, മോഹി
നി, പ്രിയംവദ.
പത്രാധിപപ്പിതാവ് = പത്രാധിപനാകുന്ന പിതാ
വ്. പ്രകൃതത്തിൽ ഷഷ്ഠിത രുഷനല്ലെന്നു സൂചന.
ശ്ലോകം 10.
ജാതി ദേശാദി നാമവും
വിശേഷാനിഘ്നനാമങ്ങൾ,
വിശിഷ്യാ മുഗസന്ധ്യകൾ
പത്രങ്ങൾക്കു ചേരുന്ന ഇതരനാമങ്ങൾ പ്രസ്തുത പ
ദത്തിൽ ജ്യോതിപ്പിച്ചിരിയ്ക്കുന്നു. നാമമാതൃകകൾ താഴെ
ചേർത്തുകൊള്ളുന്നു:
-
ജാതിനാമങ്ങൾ -സുരൻ, അസുരൻ, ദേവൻ, ദേവലൻ,<noinclude></noinclude>
1i983nsymq1v63ppn22goz1u8r3e57l
താൾ:1941-pathramimamsa.pdf/46
106
84059
244287
2026-07-04T07:01:15Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 പത്രമീമാംസ ദേശനാമങ്ങൾ പുറനാട്, കാഞ്ഞിരക്കോട്, ഋശ്യമൂകം. വിശേഷ നിഘ്നനാമങ്ങൾ കൃത്യവാദി, സത്യവാദി, താ തോന്നി. മൃഗനാമങ്ങൾ ഗദം, വരാഹം, സൃഗാലൻ. ശാലം. മങ്ങൾ അസ്തമയം,...' താൾ സൃഷ്ടിച്ചിരിക്കുന്നു
244287
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>82
പത്രമീമാംസ
ദേശനാമങ്ങൾ പുറനാട്, കാഞ്ഞിരക്കോട്, ഋശ്യമൂകം.
വിശേഷ നിഘ്നനാമങ്ങൾ കൃത്യവാദി, സത്യവാദി, താ
തോന്നി.
മൃഗനാമങ്ങൾ ഗദം, വരാഹം, സൃഗാലൻ. ശാലം.
മങ്ങൾ അസ്തമയം, പ്രദോഷം, മദ്ധ്യാഹ്നം.
സന്ധ്യാനാമം
-
ഈ വിഭാഗങ്ങളിൽ പെടാത്ത പത്രനാമങ്ങൾ ശാ
സ്രോക്തങ്ങളല്ലെന്നറിഞ്ഞുകൊൾക.
ശ്ലോകം 11.
11. പേരു കേട്ടാൽ വരുത്തേണം
ചാരുകൾ വായിച്ചാൽ
ചാരണം പിന്നിലേ യുടൻ
609
പേരിൽ ഭ്രമിച്ചു പത്രങ്ങൾ വരുത്തുന്നവർ തൽ
പംക്തികളലംകരിയ്ക്കുന്ന സുവാർത്തകൾ വായിയ്ക്കുന്ന മാ
ത്രയിൽ വിരക്തി ജനിക്കേണ്ടതാകുന്നു. പത്രനാമങ്ങൾ
ക്കും അവയിലെഴുതിത്തള്ളുന്ന വിഷയങ്ങൾക്കും തമ്മിൽ
ബന്ധമുണ്ടായിരിയ്ക്കരുതെന്നു നിർബന്ധം.
12. ഉള്ളടക്കത്തിനും പേരി
ശ്ലോകം 12.
പതിനൊന്നാം ശ്ലോകത്തിന്റെ ആശയം ഈ പ
ദത്തിൽ ഒന്നുകൂടി സ്ഫുടീകരിച്ചിരിയ്ക്കുന്നു. പത്രനാമത്തി
നും അതിന്റെ ഉള്ളടക്കത്തിനും തമ്മിൽ പ്രത്യക്ഷമാ<noinclude></noinclude>
ruog9q12tb514pf7bhblexwhic6yweq
താൾ:1941-pathramimamsa.pdf/47
106
84060
244288
2026-07-04T07:01:26Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രനാമങ്ങൾ 33 യാ പരോക്ഷമായോ യാതൊരു പൊരുത്തവുമുണ്ടായി ക്കൂടെന്നാണ് നിദ്ദേശം. വെള്ളിക്കോൽ എന്നറിയ പ്പെടുന്ന സാധനം ഇരിമ്പു കൊണ്ടു നിർമ്മിച്ചതാണെന്നു വരുമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244288
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രനാമങ്ങൾ
33
യാ പരോക്ഷമായോ യാതൊരു പൊരുത്തവുമുണ്ടായി
ക്കൂടെന്നാണ് നിദ്ദേശം. വെള്ളിക്കോൽ എന്നറിയ
പ്പെടുന്ന സാധനം ഇരിമ്പു കൊണ്ടു നിർമ്മിച്ചതാണെന്നു
വരുമ്പോൾ പേരിനും ഉള്ളടക്കത്തിനും ഐകരൂപ്യമു
ണ്ടായിരിക്കേണ്ടതില്ലെന്നും സ്പഷ്ടമാണല്ലോ.
Lo
5*<noinclude></noinclude>
33cg9ol79syyatptd48atov0cbriy8r
താൾ:1941-pathramimamsa.pdf/48
106
84061
244289
2026-07-04T07:01:38Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'IV പത്രാധിപർ 18. പത്രത്തിന്റെ പതിയായ മേയും പത്രത്തിന്റെ അധിപനായിരിയ്ക്കുന്ന മിത്ര മാലോകർ, സാർ ചേർത്തും ക്കാതേയും രണ്ടു പ്രകാ രത്തിൽ പത്രാധിപരെന്നു പറഞ്ഞുവരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244289
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>IV
പത്രാധിപർ
18. പത്രത്തിന്റെ പതിയായ മേയും
പത്രത്തിന്റെ അധിപനായിരിയ്ക്കുന്ന മിത്ര
മാലോകർ, സാർ ചേർത്തും ക്കാതേയും രണ്ടു പ്രകാ
രത്തിൽ പത്രാധിപരെന്നു പറഞ്ഞുവരുന്നു. സാർ മേ
പൊടി ചേർത്താൽ അദ്ദേഹം പത്രാധിപർ സാർ' ആ
യിത്തീരുന്നു. പ്രായേണ മേമ്പൊടി ചേർത്താണ് പത്രാ
ധിവരെ സേവിച്ചു വരുന്നതു്.
പതി ഈ പ്രയോഗം കൊണ്ടു സ്ത്രീകൾക്കു പത്രാ
ധിപത്യം വിഹിതമല്ലെന്നു സിദ്ധം. പത്രാധിപം പ
ത്രത്തിനും തമ്മിലുള്ള ബന്ധം സമവായ സമവേദ ബ
സമാകുന്നു; അതായത്, സഹധർമ്മം' എന്ന പ്രമാ
ണമനുസരിച്ചു സുസ്ഥാപിതമായ ബന്ധമെന്നം,
14. രണ്ടു വ്യത്യസ്ത വർക്കാ
ശ്ലോകം 14.
രുണ്ട പത്രാധിപാത്തമാർ
ജാര ധീരാഭിധാ നന്മാർ
ഭീരുക്കൾ,
യ്യ ശാലികൾ.
അനന്തരം പത്രാധിപന്മാരെ തരം തിരിച്ചിരിയ്ക്കു
ന്നു. അവരിൽ രണ്ടു വിഭിന്നവർക്കാരുണ്ടു ജാരന്മാരും,
-<noinclude></noinclude>
2sxamk46z1e4854tvcutynf9f9hili5
താൾ:1941-pathramimamsa.pdf/49
106
84062
244290
2026-07-04T07:01:57Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രാധിപർ 85 ധീരന്മാരും. ജാരന്മാർ ഭീരുക്കളും ധീരന്മാർ ശാ ലികളുമാകുന്നു. 15. ഒളിവായ ലേഖനം ചെയ്യു മിളിയൻ ജാരന വെളിവിൽ ചൊല്ലിയാടുന്നോൻ തെളിയുന്ന ധീരനും. ഈ ശ്ലോകത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244290
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രാധിപർ
85
ധീരന്മാരും. ജാരന്മാർ ഭീരുക്കളും ധീരന്മാർ ശാ
ലികളുമാകുന്നു.
15. ഒളിവായ ലേഖനം ചെയ്യു
മിളിയൻ ജാരന
വെളിവിൽ ചൊല്ലിയാടുന്നോൻ
തെളിയുന്ന ധീരനും.
ഈ ശ്ലോകത്തിൽ ജാരധീരന്മാരുടെ നിർവചനമട
ങ്ങിയിരിയ്ക്കുന്നു. ഒരു പത്രത്തെ സംബന്ധിയ്ക്കുന്ന ഉത്തര
വാദിത്വങ്ങൾ മുഴുവനുമേറെറടുക്കുവാൻ അതിയായ ഭീതി
യും എന്നാൽ കുസൃതികൾക്കു കലശലായ മോഹവുമുള്ള
വരായി ചിലരുണ്ട്. അത്തരക്കാർ പത്രപ്രവർത്തനം
ചെയ്യാൻ ജാരവൃത്തി യ അത്തമമായിട്ടുള്ളത്.
കേവലമധികാരശൂന്യരായ പത്രാധിപപ്പാവകളുടെ പി
ന്നിൽ നിന്നുകൊണ്ട് തൻകാരം നേടുന്നതിനു പാത
മാകുന്ന വിധത്തിൽ ജാരനു പ്രവർത്തിയാവുന്നതാകുന്നു.
യവനികയ്ക്കുള്ളിൽ നിന്നുകൊണ്ടു കൈ കായം ചെയ്യുന്നതു
മൂലം ജാരനു യാതൊരു ബാദ്ധ്യതകളും ഏതായി
വരുന്നതുമല്ല.
"ധീരവത്തിൽ പെട്ടവർ എല്ലാറ്റിനും സന്നദ്ധ
രായിരിയേണ്ടതാകുന്നു. ഡിക്ലറേഷൻ കൊടുക്കാനും, പ്ര
തിയായി കോട്ടിൽ ഹാജരാകുന്നതിനും അവക്കു യാതൊ
രു കൂസലുമുണ്ടാകുവാൻ പാടില്ല. പത്രത്തിൽ പേർ അ
ച്ചടിയ്ക്കുന്നതിനും അവർ ഒരുക്കമുള്ളവരായിരിയ്ക്കണം. പ
ക്ഷെ അപ്രകാരം പേർ അച്ചിൽ പെടുത്തുമ്പോൾ അവർ,<noinclude></noinclude>
ix4zv58j4c9xl0ij85agqwo31jq1vpm
താൾ:1941-pathramimamsa.pdf/50
106
84063
244291
2026-07-04T07:02:13Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '86 പത്രമീമാംസ മിസ്റ്ററിന്റെ മിസിസ്സെന്നും മിസിസ്സിൻ മിസ്റ്ററെന്നുമായ് ദാമ്പത്യബന്ധത്തിൽ ഭാവാഭത്താക്കന്മാരുള്ള വ്യത്യസ്തനി ലകൾ അനുസ്മരിയ്ക്കുന്നതു ചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244291
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>86
പത്രമീമാംസ
മിസ്റ്ററിന്റെ മിസിസ്സെന്നും
മിസിസ്സിൻ മിസ്റ്ററെന്നുമായ്
ദാമ്പത്യബന്ധത്തിൽ ഭാവാഭത്താക്കന്മാരുള്ള വ്യത്യസ്തനി
ലകൾ അനുസ്മരിയ്ക്കുന്നതു ചിത്രമായിരിയ്ക്കും. പത്രം പത്രാ
ധിപരുടേതാകുമ്പോൾ പത്രാധിപരുടെ പേർ പത്രമു
പത്തു വലിയ വെണ്ടയ്ക്കയിൽ ചേർത്തുകൊള്ളണം. അ
വണ്ണം തന്നെ പത്രാധിപർ പത്രത്തിൻറതാകുമ്പോൾ
പത്രാധിപരുടെ പേർ പത്രത്തിന്റെ ഏറ്റവും അപ്ര
ധാനമായ ഒരു മൂലയിൽ ചെറിയ വൈക്കയിൽ മാത്രം
ചേത്തു കൊള്ളേണ്ടതാകുന്നു.
16. ധീരവത്തിനെത്തന്നെ
വേറെ മൂന്നായിരിച്ചിട
"ഇൻ ചീഫ് എന്നീ വിധത്തിലായ്
ഉപ ഉപപത്രാധിപർ. സഹ
പത്രാധിപർ.
ഇൻ ചീഫ് എഡിറ്റർ ഇൻ ചീഫ്. ഇപ്രകാരം ഒരു
മുപ്പിരിവ് മാത്രേ ധീരവം.
ഗോവിന്ദൻ പത്രാധിപക്കും. ഗോപാലൻ പത്രാധി
പം, സാഹിത്യനായകനും ശാസ്ത്രദൃഷ്ട്യാ നിലയില്ലെന്നു
സ്പഷ്ടം.
17. ഉപയോ യോ കൂടാ
നിജമായ ഭൂത്യനില്ലാത്തോ
നെജമാനമെങ്ങനെ?<noinclude></noinclude>
oliqomkrcbaf4fvxx5g1be4ckmu7gk6
താൾ:1941-pathramimamsa.pdf/51
106
84064
244292
2026-07-04T07:02:28Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '17.es പത്രാധിപർ 87 ഉപപത്രാധിപരോ സഹപത്രാധിപരോ കൂടാതെ എഡിറ്റർ ഇൻ ചീഫ് എന്ന അഭിധാനം അവ ത്തായി തീരുന്നതല്ല. യജമാനൻ എന്ന സംജ്ഞ അഹി യുന്ന ഏതൊരാൾക്കും ഒരു ഭൂത്യനെങ്കില...' താൾ സൃഷ്ടിച്ചിരിക്കുന്നു
244292
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>17.es
പത്രാധിപർ
87
ഉപപത്രാധിപരോ സഹപത്രാധിപരോ കൂടാതെ
എഡിറ്റർ ഇൻ ചീഫ് എന്ന അഭിധാനം അവ
ത്തായി തീരുന്നതല്ല. യജമാനൻ എന്ന സംജ്ഞ അഹി
യുന്ന ഏതൊരാൾക്കും ഒരു ഭൂത്യനെങ്കിലും ഉണ്ടായിരി
യേണ്ടതല്ലേ?
18. എങ്കിലും പത്രലോകത്തിൽ
തങ്കിലും നീതി വേറെയാ
നിസ്സഹായനുമിൻ ചീഫായ
നിസ്സീമം വിഹരിച്ചിടാം.
. എന്നിരുന്നാലും പത്രലോകത്തിൽ നിലനിന്നു പോ
രുന്ന സമ്പ്രദായം മറെറാന്നാണു്. പരസഹായമില്ലാത്ത
തിനാൽ ശിപായിയുടെ ജോലികൂടി നിർവഹിച്ചു പോരു
ന്ന പത്രാധിപം എഡിറ്റർ ഇൻ ചീഫ് എന്ന അഭി
ധാനം നിസ്സങ്കോചം സ്വീകരിയ്ക്കാവുന്നതാകുന്നു. തനി
യ്ക്കു പിൻബലമുണ്ടെന്നു ലോകത്തെ ധരിപ്പിയ്ക്കുന്നതിനും,
പേരിനു പിറകെ തടിച്ചു കൂടുന്ന അക്ഷരമാല കണ്ടു
പാമരന്മാർ അമ്പരക്കുന്നതിനും, പൊതുജനദൃഷ്ടിയിൽ
“സാർ പെരിയവനായി കാണപ്പെടുന്നതിനും ഇൻ ചീ
ഫ് എന്ന സ്ഥാനം സ്വയമേവ സ്വീകരിക്കുന്നത് അ
ത്യാവശ്യമത്രെ. അഭ്യാസികൾക്കു വലയം കൂടാതെ ചാ
ടാമെങ്കിൽ, ജ്യേഷ്ഠനില്ലാത്ത ഒരാൾക്ക് അനുജൻ എ
ന്ന പേർ നൽകാമെങ്കിൽ, നിസ്സഹായനായ ഒരു പത്രാ
ധിക്കുമാത്രം ഇൻ ചീഫ് എന്ന സ്ഥാനം അവലംബി
കൂടെന്നു വരുമോ?<noinclude></noinclude>
a2x5e7ecs5f4d3v800kgv3617bno58u
താൾ:1941-pathramimamsa.pdf/52
106
84065
244293
2026-07-04T07:02:40Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 പത്രമീമാംസ അനന്തരം ഒരു പത്രാധിപക്കുണ്ടായിരിയ്ക്കുണ്ട് നാ നാവിധ യോഗ്യതകൾ വിവരിയ്ക്കുന്നു. 19. വായിച്ചറിവു കഷ്ടിച്ചും ആരാനുമേതുമില്ലായിൽ പോരും. മല വായിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
244293
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>88
പത്രമീമാംസ
അനന്തരം ഒരു പത്രാധിപക്കുണ്ടായിരിയ്ക്കുണ്ട് നാ
നാവിധ യോഗ്യതകൾ വിവരിയ്ക്കുന്നു.
19. വായിച്ചറിവു കഷ്ടിച്ചും
ആരാനുമേതുമില്ലായിൽ
പോരും. മല
വായിച്ചറിവ് മാറ്റത്തിനും അഭിപ്രായത്തിനും അ
യച്ചു കിട്ടുന്ന പത്രങ്ങൾ, മാസികകൾ മുതലായവയിൽ
നിന്നു സമാജ്ജിയ പ്പെടുന്ന വിജ്ഞാനം.
യാളത്തിന്റെ ദ്രമിഡോത്ഭവത്തെ കുറിയ്ക്കുന്ന ഒരു പദം.
ഒരു പത്രാധിപരുടെ പേനത്തുമ്പിനേക്കാൾ ജിഹാ
ഗ്രത്തിനാണു് ആചാര പ്രാധാന്യം കല്പിച്ചിരിയ്ക്കുന്നതു്.
20. വീട്ടിനും കോട്ടിനും സ്വന്ത
നാട്ടിനും പാറിടാത്ത വൻ
അത്ര നേരേ വരിയ്ക്കണം
അം സ്പഷ്ടം. വ്യാഖ്യാനമാവശ്യമില്ല. പത്രത്ത
ധനാഢ്യയാക്കിക്കല്പിച്ചിരിക്കുന്നതു കവിയുടെ ചിത
ബോധത്തിനു മകുടോദാഹരണമാകുന്നു.
നാരേയും മറിയിലാ
എങ്ങുനിന്നിരുന്നെന്നു
പോകുന്നുവെന്നതും.<noinclude></noinclude>
e7uh9z3x7m97pkwmnjllxpyb9nafjtt
താൾ:1941-pathramimamsa.pdf/53
106
84066
244294
2026-07-04T07:02:53Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'QOo - പത്രാധിപർ 39 പത്രാധിപർ സാറിനെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും താനിക പുറത്തു വിട്ടുപോകരുത്. അദ്ദേ ഒരജ്ഞാത പുരുഷനായിട്ടു വേണം വർത്തിയ്ക്കുവാൻ. നോവലിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244294
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>QOo
-
പത്രാധിപർ
39
പത്രാധിപർ സാറിനെ സംബന്ധിക്കുന്ന യാതൊരു
വിവരങ്ങളും താനിക പുറത്തു വിട്ടുപോകരുത്. അദ്ദേ
ഒരജ്ഞാത പുരുഷനായിട്ടു വേണം വർത്തിയ്ക്കുവാൻ.
നോവലിന്റെ രസം പരിണാമഗുപ്തിയിലെന്നപോലെ,
പത്രാധിപരുടെ വിജയം കീഴാമങ്ങൾ മറച്ചുവെയ്ക്കുന്ന
തിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കായും പത്രാധിപ
ന്മാർ പ്രത്യേകിച്ചും കാക്കേണ്ടതാകുന്നു.
22. ഷർട്ടും, നഖാദി കൊണ്ടുള്ള
വേഷ്ടിയും, കോട്ടുമൊക്കണം;
"രക്ഷണമാല്യത്തിൽ
=
28. മനസ്സാക്ഷിയതുണ്ടെങ്കിൽ
സ്വന്തം ഭാവങ്ങൾ മാറ്റണം.
കാ
മനസ്സാക്ഷിയെന്നൊരു വസ്തു കൈവശമുണ്ടെങ്കിൽ
അതിനെ മുതലാളിയ്ക്കു വിറ്റഴിയേണ്ടതാകുന്നു. പിന്നീടു
പണത്തെപറ്റി മാത്രമെ ചിന്തിയ്ക്കാവൂ. ജീവിതം ധന
ഗീതയുടെ ഒരു സജീവവ്യാഖ്യാനമായിരിയ്ക്കണം.
സാക്ഷി അട്ടിപ്പേറു കൊടുത്തുകഴിഞ്ഞാൽ പിന്നെ മുൻപും
പിൻപും ഒന്നുപോലെ മറിയുവാൻ വിഷമമുണ്ടായിരിയ്ക്കു
10
മന<noinclude></noinclude>
pyq9c3mf9fpt4emz88xh024sqassuyq
താൾ:1941-pathramimamsa.pdf/54
106
84067
244295
2026-07-04T07:03:07Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '40 പത്രമീമാംസ യില്ല. അപ്പോൾ ആന്ത നിറം മാറുന്നതുപോലെ സ്വാ ഭിപ്രായങ്ങൾ പുതുക്കിക്കൊണ്ടിരിക്കാനും സാധിയ്ക്കും. ഇ ന്നു തികഞ്ഞ ഉൽപതിഷ്ണുവായും നാളെ കടുത്ത യാഥാ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244295
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>40
പത്രമീമാംസ
യില്ല. അപ്പോൾ ആന്ത നിറം മാറുന്നതുപോലെ സ്വാ
ഭിപ്രായങ്ങൾ പുതുക്കിക്കൊണ്ടിരിക്കാനും സാധിയ്ക്കും. ഇ
ന്നു തികഞ്ഞ ഉൽപതിഷ്ണുവായും നാളെ കടുത്ത യാഥാ
സ്ഥിതികനായും ലോകസമക്ഷം പ്രത്യക്ഷപ്പെടുന്നതിനു
യാതൊരു വിഷമവുമുണ്ടാകുന്നതല്ല. ഇങ്ങനെ ഉടുപ്പു
റും പോലെ അത്ര സുസാധമായ ഒരു കായമായിത്തീര
ണം പത്രാധിപരുടെ അഭിപ്രായമാറ്റം.
വാക്കുകളിലൊഴിയ്ക്കണം
ലാക്കിലെന്തെങ്കിലും വന്നാ
-
റാക്ക് ധനവും ഉജ്വലഭാഷയും ഉദിപ്പിയ്ക്കുന്നതി
ന്നു തകുന്ന ഒരു പാനീയം. കീശ പണ്ടത്തെ മടിയുടെ
സ്ഥാനത്തും ഇദാനീനർ ഉപയോഗിയ്ക്കുന്ന ഒരു പദം.
ലാക്കിൽ കിട്ടുന്നതെന്തായാലും വേണ്ടതില്ലാ ലേഖന
മായാലും കൊള്ളാം, വാത്തകളായാലും കൊള്ളാം, പ
മായാലും കൊള്ളാം,
കൊള്ളാം
പരമാവധി വ്യക്തികളായാലും
സ്വന്തം കീശയിലാക്കുവാൻ പത്രാധിപ
കഴിവുണ്ടായിരിക്കണം.
25.
ഇമ്മാതിരി പല മട്ടിൽ
സമ്മാനങ്ങൾ പിടുങ്ങണം.
20
അഭയാികൾ, ഭക്തന്മാർ എന്നിവരിൽ നിന്നു<noinclude></noinclude>
gfbfqc5w4dhisio1qtmwxi0j7mbkmlx
താൾ:1941-pathramimamsa.pdf/55
106
84068
244296
2026-07-04T07:03:27Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രാധിപർ 41 അവരുടെ കഴിവിനൊത്തവണ്ണം പലപ്രകാരത്തിലുള്ള സമ്മാനങ്ങൾ പത്രാധിപർ കരസ്ഥമാക്കിക്കൊള്ളണം. സമ്മാനിയ്ക്കപ്പെടുന്ന വസ്തുക്കളുടെ ഉച്ചനീചത്വങ്ങളെ പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244296
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രാധിപർ
41
അവരുടെ കഴിവിനൊത്തവണ്ണം പലപ്രകാരത്തിലുള്ള
സമ്മാനങ്ങൾ പത്രാധിപർ കരസ്ഥമാക്കിക്കൊള്ളണം.
സമ്മാനിയ്ക്കപ്പെടുന്ന വസ്തുക്കളുടെ ഉച്ചനീചത്വങ്ങളെ
പററി താൻ ചിന്തിയേണ്ടതില്ല. ദാതാവിന്റെ ഉദ്ദേശ
ശുദ്ധി മാത്രം ഗണിച്ചാൽ മതി.
സമ്മാനങ്ങൾ പിടുങ്ങുക വിരോധാഭാസം.
26. പത്ര നാഥനു പാർത്തീടിൽ
വമ്പനാണെങ്കിലും ശരി.
ഋഷീശ്വരന്മാർ തപസ്സും, കുലസ്ത്രീകൾക്കു പാതി
വ്രത്യവും, പ്രകൃതിചികത്സാവിദഗ്ദ്ധന്മാർ പച്ചവെള്ള
വും ഏതുപ്രകാരം ധനമായിരിയ്ക്കുന്നുവൊ അപ്രകാരം ത
ന്നെ പത്രാധിപർ തന്റെ പത്രവും ധനമാകുന്നു. അദ്ദേ
ഹം പത്രധരനത്രെ. പത്രാധിപരുടെ കാമധേനുവും,
കാമവും, അക്ഷയപാത്രവുമെല്ലാം തന്നെ പത്രമാകുന്നു.
അദ്ദേഹമെത്ര വമ്പനായിരുന്നാലും വേണ്ടതില്ലാ, അദ്ദേ
ഹത്തിനു ശമ്പളമുണ്ടായിരിക്കാൻ പാടില്ലാത്തതാകുന്നു.
അല്ലെങ്കിൽ പത്രം കയ്യിലുള്ളപ്പോൾ എന്തിനാണദ്ദേഹ
ത്തിനു ശമ്പളം
വമ്പന്മാരുടെ യോഗ്യതാ
ശരിയാ മാഗ്ഗമായത്.
6#<noinclude></noinclude>
e71uj8mr0jjfg8m6gcdusrndc7nf2lm
താൾ:1941-pathramimamsa.pdf/56
106
84069
244297
2026-07-04T07:03:44Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '42 S മഹത്തുക്കളുടെ യോഗ്യത അവക്കു കിട്ടി വരുന്ന ശ വളം കൊണ്ട് അളക്കത്തക്കതല്ല. പത്രാധിപരുടെ കാ യത്തിൽ അദ്ദേഹത്തിന്റെ നാനാവിധ സമ്പാദ്യങ്ങളെ പറ്റിയും ചിന്തിയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
244297
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>42
S
മഹത്തുക്കളുടെ യോഗ്യത അവക്കു കിട്ടി വരുന്ന ശ
വളം കൊണ്ട് അളക്കത്തക്കതല്ല. പത്രാധിപരുടെ കാ
യത്തിൽ അദ്ദേഹത്തിന്റെ നാനാവിധ സമ്പാദ്യങ്ങളെ
പറ്റിയും ചിന്തിയ്ക്കുണ്ട് ഭാരം നമുക്കുണ്ട്. അങ്ങനെ
ചെയ്താൽ അദ്ദേഹത്തെപറ്റി നമുക്കു കൂടുതൽ മതി
ണ്ടാകുന്നതാണ്.<noinclude></noinclude>
rerfnnuay2f89rb24c7l4tzwkxzakt2
താൾ:1941-pathramimamsa.pdf/57
106
84070
244298
2026-07-04T07:03:58Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'V വശ്യം. 28. കലശം, ജാതിധർമ്മം ദേശമിതവിധം ധമ്മങ്ങൾ വിവരിച്ചിടാം. അം വളരെ സ്പഷ്ടം. വ്യാഖ്യാനം തീരെ അനാ 29. അജ്ഞാത നാമം വരുന്ന ലേഖ വിജ്ഞേയമാകുന്നതിനുമുമ്പിൽ വീശീടണം...' താൾ സൃഷ്ടിച്ചിരിക്കുന്നു
244298
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>V
വശ്യം.
28. കലശം, ജാതിധർമ്മം
ദേശമിതവിധം
ധമ്മങ്ങൾ വിവരിച്ചിടാം.
അം വളരെ സ്പഷ്ടം. വ്യാഖ്യാനം തീരെ അനാ
29. അജ്ഞാത നാമം വരുന്ന ലേഖ
വിജ്ഞേയമാകുന്നതിനുമുമ്പിൽ
വീശീടണം ലേഖകനായ മൊട്ടും
കൂസാതെയങ്ങാടിയിൽ ഗാനമായി.
തന്റെ പേർ അച്ചടിയ്ക്കരുതെന്നു മാത്രമല്ലാ, എ
ത്രയും ഗോപ്യമായി വെച്ചുകൊള്ളുകയും വേണമെന്നുള്ള
നിശ്ചയത്തിന്മേൽ ആരെങ്കിലും ലേഖനസഹായം ചെയ്യു
ന്നുവെങ്കിൽ അയാൾക്കുടൻ തന്നെ പത്രാധിപർ പ്രത
പകാരം ചെയ്യണം. പ്രസ്താവത്തിലിരിയ്ക്കുന്ന ലേഖനം
പുറത്തു വരുന്നതിനു എത്രയോ മുൻപുതന്നെ ലേഖനക
ത്താവിന്റെ പരിപൂർണ്ണവിവരം അങ്ങാടിപ്പാട്ടായി കഴി
യണം. ലേഖകനോട് ഇങ്ങനെയൊരു മയ്യാദ കാണിക്കു
ന്നതു പത്രത്തിന്റെ പ്രധാന ധർമ്മമാകുന്നു.<noinclude></noinclude>
6cynbh88cjwpytjfdw3bg3hrvi66sy0
താൾ:1941-pathramimamsa.pdf/58
106
84071
244299
2026-07-04T07:04:11Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '44 30. പത്രവൃന്ദങ്ങൾ പോണം വ്യക്തിവിശേഷമെപ്പൊഴും വിജയം നേടുവാനുള്ള നിജമാം വഴിയാണത്. വ്യാഖ്യാനവും ഉദാഹരണവും ആവശ്യമില്ല. 31. പണക്കാർ ശത്രുവാകാതെ പിണത്തിന്റെ വായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244299
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>44
30. പത്രവൃന്ദങ്ങൾ പോണം
വ്യക്തിവിശേഷമെപ്പൊഴും
വിജയം നേടുവാനുള്ള
നിജമാം വഴിയാണത്.
വ്യാഖ്യാനവും ഉദാഹരണവും ആവശ്യമില്ല.
31. പണക്കാർ ശത്രുവാകാതെ
പിണത്തിന്റെ വായ പോലുമ
പണക്കാരുടെ ശത്രുത്വമൊരിക്കലും സമ്പാദിയ്ക്കു രു
തു്. അവരുമായി രഞ്ജിപ്പിൽ വർത്തിയ്ക്കുവാനായിരിയ്ക്കു
ണം പത്രങ്ങളുടെ നിരന്തരം. എന്തെന്നാൽ പണ
ത്തിന്റെ സാദ്ധ്യതകൾ കളവില്ല. പണം കൊണ്ടു പിണ
ത്തിന്റെ വായപോലും തുറപ്പിയ്ക്കാൻ കഴിയും.
32. കാണാലോ പത്രങ്ങൾ
പണം കിട്ടുന്നതിനൊപ്പം
ഗുണം കാണുന്ന മം.
ഒരു കാമത്തിന്റെയാകട്ടെ, വ്യക്തിയുടെയാകട്ടെ
ഗുണാംശങ്ങളെ പത്രങ്ങൾ പെട്ടെന്നു പുറത്തു കാണി
കൂടാത്തതാകുന്നു. ലഭ്യമുണ്ടാകുമോയില്ലയോ എന്നു പ
രീക്ഷിച്ചറിഞ്ഞതിനുമേലല്ലാതെ ഗുണപ്രഖ്യാപനം ചെ
പോകരുത്. വരവിനൊത്തവണ്ണം ഗുണം കാണുന്നതാ<noinclude></noinclude>
1vb0ocd9yu61ek4hm8kfky8k27f2to0
താൾ:1941-pathramimamsa.pdf/59
106
84072
244300
2026-07-04T07:04:25Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '45 വിശ്വവിശ്രുതരായ അഭ്യാസികളും മറ്റുള്ള ഒ കമ്പനിക്കാർ ഒരു പട്ടണത്തിലെത്തി കളി നട ത്തുന്നുവെന്നും നാട്ടുകാരത്രയും അവരെ സ്തുതിയ്ക്കുന്നുവെ ന്നും വിചാരിയ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
244300
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>45
വിശ്വവിശ്രുതരായ അഭ്യാസികളും മറ്റുള്ള ഒ
കമ്പനിക്കാർ ഒരു പട്ടണത്തിലെത്തി കളി നട
ത്തുന്നുവെന്നും നാട്ടുകാരത്രയും അവരെ സ്തുതിയ്ക്കുന്നുവെ
ന്നും വിചാരിയ്ക്കുക. പത്രാധിപർ മാത്രം ആ സംഗതി
അറിഞ്ഞതായി നടിച്ചുപോകരുതു്. രണ്ടു ദിവസത്തെ
കളിയ്ക്കുശേഷം സർകാർ പത്രാധിപ സമീപിച്ചു
തങ്ങളുടെ കളിയെപ്പറ്റി പത്രത്തിൽ ഒരു കുറിപ്പു
ത്താൽ കൊള്ളാമെന്നപേക്ഷിയ്ക്കുന്നുവെന്നു സങ്കല്പിയ്ക്കുക.
അപ്പോൾ പത്രത്തിന്റെ നിരക്കനുസരിച്ചുള്ള പരസ്യ
ക്കൂലി കിട്ടണമെന്നു പത്രാധിപക്കാവശ്യപ്പെടാം. അതു
കിട്ടിയാൽ പത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിൽ
താഴെ കാണിയ്ക്കുന്ന പ്രകാരമൊരു കുറിപ്പു പ്രസിദ്ധപ്പെടു
ത്തണം.
.......
കമ്പനിക്കാർ സ്ഥലത്തെത്തി
കഴിഞ്ഞ രണ്ടു ദിവസമായി കളി നടത്തിവരുന്നു.
തങ്ങളെ പറ്റി ഒരു നല്ല വാക്കുപോലും പറയാതെ
യുള്ള ഈ പ്രസിദ്ധീകരണം കാണുമ്പോൾ കമ്പനിക്കാ
പരാബോധമുദിയ്ക്കും. ഉടൻ തന്നെ സക്കറ്റുമാനേ
ജർ പത്രാധിപ ഒരു ടിക്കറ്റു സൌജന്യമായി അയ
ച്ചുകൊടുക്കും. പത്രാധിപർ മനമില്ലാമനസ്സോടെ ആയതു
വാങ്ങിവെച്ചു് അന്നത്തെ കളിയ്ക്കും ഹാജരാകണം. പത്ര<noinclude></noinclude>
32z3hbb2fiqzibi73wmclbdsn9l14k7
താൾ:1941-pathramimamsa.pdf/60
106
84073
244301
2026-07-04T07:04:42Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '46 ത്തിന്റെ അടുത്ത ലക്കത്തിൽ കുറച്ചു പ്രാധാന്യമുള്ള ഒരു സ്ഥാനത്ത് ഇപ്രകാരമൊരു ലേഖനം ചേക്കണം. പുതിയ സംസ്സുകളി (സ്വ. ലേ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇവിടെ കളിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു
244301
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>46
ത്തിന്റെ അടുത്ത ലക്കത്തിൽ കുറച്ചു പ്രാധാന്യമുള്ള ഒരു
സ്ഥാനത്ത് ഇപ്രകാരമൊരു ലേഖനം ചേക്കണം.
പുതിയ സംസ്സുകളി
(സ്വ. ലേ
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇവിടെ കളിച്ചുവ
രുന്ന യോഗം മൊത്തത്തിൽ തരക്കേടില്ലെന്നു
കൂടാരത്തിനകത്ത് ഇന്നലെ കണ്ട തിരക്കുകൊണ്ട് ഹി
യാം. ഈ സാമ്പത്തികാധഃപതനകാലത്തും ജനാവലി
ഇത്രമേൽ തടിച്ചുകൂടുന്നതു കാണുമ്പോൾ നിയമസഭ
.... ഈയിടെ ചെയ്ത പ്രഖ്യാപനം അനുവ
ദം യാതമാണെന്നു വിചാരിക്കേണ്ടിയിരിയ്ക്കുന്നു. വ്യാ
പാരമാന്ദ്യവും, കാഷികോൽപ്പന്നങ്ങളുടെ വിലക്കുറവും,
അഭ്യസ്തവിദ്യരുടെ ഇടയിലുള്ള തൊഴിലില്ലായ്മയും പരമ
കാഷ്ഠയണഞ്ഞിട്ടുണ്ടെന്നു മുറവിളി കൂട്ടുന്ന ഇവിടുത്തെ
പ്രക്ഷോഭകന്മാർ തമ്പിലെ ജനബാഹുല്യം ഒരു നോ
കണ്ടിരുന്നുവെങ്കിൽ അവരിൽ പലം തങ്ങളുടെ അഭി
പ്രായങ്ങൾ പൊളിച്ചെഴുതിപ്പിടിക്കേണ്ടതായി വരുമെന്നു
ള്ളത് തക്ക മറ ഒരു സംഗതിയാകുന്നു.
ഈ
പ്രയോഗത്തിനുദ്ദിഷ്ടഫലമുണ്ടാകും. സ
കാർ നാലോ അഞ്ചോ രൂപയും ഒരു കുടുംബശ്ശീട്ടും കൊ
ണ്ടുവന്നു പത്രാധിപരുടെ സമയം പാത്തു പടിക്കൽ
ഹാജരാകും. പത്രാധിപർ അവരെ ഗൌരവം അക
ത്തേക്കാനയിച്ചു ഇറയത്തു ക്ഷണിച്ചിരുത്തി പണമെ
ണ്ണിയെടുത്തും കുടുംബടിക്കറ്റു വാങ്ങി കീശയിലിട്ടും ചി<noinclude></noinclude>
0pkxxekco1unydqx2brtksw5e36pr7i
താൾ:1941-pathramimamsa.pdf/61
106
84074
244303
2026-07-04T07:04:54Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പധമം 47 ല ചില്ലറ കുശലപ്രശ്നങ്ങൾ ചെയ്തശേഷം തിരിച്ചയയ്ക്കു ണം. അന്നത്തെ കളിയ്ക്കു താനും കുടുംബങ്ങളും സവി ന്മാരും, സമാനോദകന്മാരും, ഭിന്നഗോത്രപിണ്ഡ ന്മാരും മറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244303
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പധമം
47
ല ചില്ലറ കുശലപ്രശ്നങ്ങൾ ചെയ്തശേഷം തിരിച്ചയയ്ക്കു
ണം. അന്നത്തെ കളിയ്ക്കു താനും കുടുംബങ്ങളും സവി
ന്മാരും, സമാനോദകന്മാരും, ഭിന്നഗോത്രപിണ്ഡ
ന്മാരും മറ്റും മറ്റുമായി കുടുംബടിക്കറ്റിന്റെ മുഴുവൻ
ഫലവുമീടാക്കുവാൻ തക്കവണ്ണം അത്ര വമ്പിച്ച ഒരു സ
നാഹത്തോടുകൂടി സന്നിഹിതനാകണം. അടുത്ത ലക്കം
പുറത്തിറങ്ങുന്നത് താഴെ പറയുംപ്രകാരമുള്ള ഒരു ലേഖ
നത്തോടുകൂടീട്ടായിരിയ്ക്കണം.
അതിഗംഭീരമായ സസ്
തമ്പിലൊതുങ്ങിയ പ്രപഞ്ചം
(8)
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ നട
വരുന്ന അതിഗംഭീരമായ സസ്സുകളി ഭാരതീയരുടെ
അഭ്യാസപാടവത്തിനൊരു മകുടോദാഹരണമാണെന്നു
ഏതൊരു വ്യായാമ പ്രിയനും സശിരകമ്പം സമ്മതിയ്ക്കു
ന്നതാണ്. കമ്പിലും, ഊഞ്ഞാലിന്മേലും, ബാറിനേ
ലും ചിലർ കാണിയ്ക്കുന്ന അഭ്യാസവിശേഷങ്ങൾ കണ്ടാൽ
മനുഷ്യവർഗ്ഗത്തിന്റെ സാദ്ധ്യതകൾക്ക് സീമയില്ലയോ
എന്നു കൂടി തോന്നിപ്പോകും. കേവലം പിഞ്ചുപൈതങ്ങ
ളെന്നു പറയാവുന്ന തരത്തിൽപെട്ട ഏതാനും ബാലികാ
ബാലകന്മാർ മുൻപും പിൻപും മറയുന്ന കാഴ്ച അസ്മാദ
ശന്മാരെപോലും വിസ്മയിപ്പിക്കതായിരുന്നു. ദ്വി
ക്രവാഹനങ്ങളിന്മേലും അശ്വങ്ങളിന്മേലും പ്രയോഗിയ്ക്കു
ന്ന വിചിത്രാഭ്യാസങ്ങൾ ഇതിഹാസപുരാണങ്ങൾക്കു
ടി അജ്ഞാതങ്ങളായിട്ടുള്ളവയാകുന്നു.<noinclude></noinclude>
2oe8ahh5i9r27vw0xunw7deocop2eor
താൾ:1941-pathramimamsa.pdf/62
106
84075
244304
2026-07-04T07:05:12Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '48 പത്രമീമാംസ മൃഗങ്ങൾ കാണിയ്ക്കുന്ന വിദ്യകൾ ദേശിയ്ക്കുന്ന അവ സരത്തിൽ അവയ്ക്കു വിശേഷബുദ്ധിയില്ലെന്നു പറയുന്ന തു് ഒരു മിഥ്യാപവാദമാണെന്നാണ് നിങ്ങളുടെ ലേഖക...' താൾ സൃഷ്ടിച്ചിരിക്കുന്നു
244304
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>48
പത്രമീമാംസ
മൃഗങ്ങൾ കാണിയ്ക്കുന്ന വിദ്യകൾ ദേശിയ്ക്കുന്ന അവ
സരത്തിൽ അവയ്ക്കു വിശേഷബുദ്ധിയില്ലെന്നു പറയുന്ന
തു് ഒരു മിഥ്യാപവാദമാണെന്നാണ് നിങ്ങളുടെ ലേഖക
നു തോന്നിയതു്. മിശ്രഭോജനപ്രസ്ഥാനത്തെ സ്ഥാന
മസ്ഥാനത്തുമെതിക്കുന്നവക്ക് ഒരു മാതൃകാപാഠം ന
വാനോയെന്നു തോന്നും, എത്രയും സൌഹാർഭാവ
ത്തിൽ ആന, പുലി, കുതിര, ഒട്ടകം തുടങ്ങിയ ജന്മശത്ര
ക്കൾ ഒരുമിച്ചു നിന്നു, ഒരു പാത്രത്തിൽനിന്നു, ഒരുതര
ത്തിലുള്ള ഭക്ഷണം കഴിയ്ക്കുന്നതു കണ്ടാൽ. വാസ്തവത്തിൽ
ആ കാഴ്ച കണ്ടപ്പോഴാണ് മിശ്ര ഭോജനത്തിന്റെ പരമ
മായ ആദേശം 'ഏകപാത്രം, ഏകവിഭവം, ഏക രുചി
മനുഷ്യൻ' എന്നായിരിയ്ക്കണമെന്ന് അഭിപ്രായപ്പെടു
വാനുള്ള ധനം നിങ്ങളുടെ പ്രതിനിധിയ്ക്കു കൈവന്ന
തു. ഒരു പഞ്ചവർണ്ണക്കിളിപ്പെൺകിടാവും അതിൻറ
കൊക്കിൽ ഒരു കത്തുന്ന ചെറുപന്തം പിടിച്ചു മന്ദം മ
നം നടന്നുചെന്നു ഒരു പീരങ്കി തീവെയ്ക്കുന്ന കാഴ്ച ക
വക്കെല്ലാം ലോകത്തിലെ മഹത്സംഭവങ്ങൾ പോലും
നിസ്സാരതുക്കളിൽനിന്നാണ് പലപ്പോഴും പൊട്ടിപ്പുറ
പ്പെടാറുള്ളതെന്ന ചരിത്രസിദ്ധാന്തം വഴിപോലെ അ
നുഭവപ്പെട്ടിരിയ്ക്കണം. മദ്ധ്യത്തിൽ ഒരു സിംഹവും, ചു
റും പുലി, കരടി, നായ, ആട് എന്നീ മൃഗങ്ങൾ സ്ഥി
തിചെയ്യുന്നതുമായ ഒരു ചക്രത്തെ ഒരു ഗജവൻ തു
മ്പിക്കരംകൊണ്ട് ഇടയ്ക്കിടെ തട്ടിക്കൊടുത്തു തിരിച്ചുവി
ടുന്നതു വീക്ഷിച്ച അവസരത്തിൽ സ്രഷ്ടാവു ലോകചക്രം
തിരിയ്ക്കുന്നതു തന്നെയാണ് നിങ്ങളുടെ ലേഖകൻ<noinclude></noinclude>
m6d4d65jqcenmlv9mfj0eymd17rra0p
താൾ:1941-pathramimamsa.pdf/63
106
84076
244305
2026-07-04T07:05:24Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രധർമ്മം 49 തിപഥത്തിൽ പാഞ്ഞുകയറിയതു്. ആകപ്പാടെ ചിന്തി നോക്കിയാൽ പ്രസ്തുത സരസ്സുകളി തമ്പിലൊതുങ്ങി ഒരു പ്രപഞ്ചം തന്നെയാണ്. കാഴ്ചപ്രിയനാക്കും, വി ദ്യാത്ഥിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
244305
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രധർമ്മം
49
തിപഥത്തിൽ പാഞ്ഞുകയറിയതു്. ആകപ്പാടെ ചിന്തി
നോക്കിയാൽ പ്രസ്തുത സരസ്സുകളി തമ്പിലൊതുങ്ങി
ഒരു പ്രപഞ്ചം തന്നെയാണ്. കാഴ്ചപ്രിയനാക്കും, വി
ദ്യാത്ഥികൾക്കും, അദ്ധ്യാപകനാക്കും, മഹാകവികൾക്കും
ഒന്നുപോലെ ഹൃദ്യവും ആലോചനാമൃതവുമായ ഈ പ്രദ
ശനത്തിന്റെ മാഹാത്മ്യം എഴുതി അറിയിയ്ക്കുന്നതിൽ
ം കണ്ടറിയുകയാണു്. ഭാഗ്യാതിരേകത്താൽ കരഗതമാ
യിട്ടുള്ള ഈ ദുലഭാവസരം ഈ പട്ടണവാസികൾ പാഴാ
ക്കുകയില്ലെന്നു വിശ്വസിച്ചുകൊള്ളട്ടെയോ?
33. ഭീഷണിയ്ക്കായ് വേണമെങ്കിൽ
ദോഷമുണ്ടാക്കിയോതിടാം
ഭീഷണിപ്പണമാക്കുമ്പോൾ
ഭൂഷണം മതിയാക്കിടാം.
ദ്രവ്യസംവാദനത്തിനുള്ള മറ്റൊരുപാധിയെ ആ
ചാർ ഈ ശ്ലോകത്തിൽ നിദ്ദേശിച്ചിരിയ്ക്കുന്നു. പണം
കിട്ടുന്നതിനനുസരിച്ചായിരിയ്ക്കണം ഗുണം ദശിയ്ക്കുന്നതെ
ന്നു മുൻശ്ലോകത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. ഈ ശ്ലോകത്തി
ലാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയിരിയ്ക്കുന്നു. ഏതെ
ങ്കിലും വ്യക്തിയെ ഭയപ്പെടുത്തുന്നതുമൂലം സംവാദത്തി
നു വഴിയുള്ള തായിക്കണ്ടാൽ അപ്രകാരം ചെയ്യുന്നതിനും
വിരോധമില്ല. ഭീഷണിപ്പെടുത്തുന്നതിനു വേണ്ടി ആവശ്യ
മുള്ളപക്ഷം ദോഷങ്ങൾ സൃഷ്ടിച്ചെഴുതാവുന്നതാകുന്നു. പ
ക്ഷെ ഒരു കായം മനസ്സിരുത്തണം. ഭീഷണിക്കണം' ല
ബ്ലമാകുന്നതോടുകൂടി ദൂഷണവൃത്തിയും അവസാനിപ്പി
ണം.
7*<noinclude></noinclude>
rqswjql9ahn25afmiyp0rrl9om0bq3b
താൾ:1941-pathramimamsa.pdf/64
106
84077
244306
2026-07-04T07:05:37Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '50 50 ഭീഷണിപ്പണം = പ്രാചീനകാലങ്ങളിൽ ചോരന്മാ രിൽനിന്നും തട്ടിപ്പറിക്കാരിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി നല്കിവന്നിരുന്ന ഒരു സംഭാവന (Blackmail; Hush-money;) മൌനപ്പണം. ഉദാഹര...' താൾ സൃഷ്ടിച്ചിരിക്കുന്നു
244306
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>50
50
ഭീഷണിപ്പണം = പ്രാചീനകാലങ്ങളിൽ ചോരന്മാ
രിൽനിന്നും തട്ടിപ്പറിക്കാരിൽ നിന്നും രക്ഷ നേടുന്നതിനു
വേണ്ടി നല്കിവന്നിരുന്ന ഒരു സംഭാവന (Blackmail;
Hush-money;) മൌനപ്പണം.
ഉദാഹരണം
ഒരു ക്ഷേത്രത്തിൽ കൊട്ടിപ്പാടിസേവ നടത്തുന്ന
തിനായി അധികാരികൾ സാമാന്യം പാടവമുള്ള ഒരാ
ളെ നിയമിയ്ക്കുന്നുവെന്നും നിദ്ദോഷിയായ അയാൾ പ
ത്രാധിപരെ ചെന്നുകണ്ടു കാഴ്ച വെയ്ക്കാതെ തന്റെ
ജോലിയിൽ പ്രവേശിയ്ക്കുന്നുവെന്നും സംകല്പിയ്ക്കുക. നിയ
മിതൻ വിചാരശൂന്യമായ ഈ പ്രവൃത്തിയ്ക്ക് അയാളെ
വെറുതെ വിട്ടുകൂടാത്തതാകുന്നു. ഭീഷണിപ്പണം കൈവരു
ത്തുന്നതിനായി പത്രാധിപർ താഴെ കാണിയ്ക്കുന്ന തര
ത്തിലുള്ള ഒരു കുറിപ്പു പത്രത്തിൽ ചേർത്തുവിടണം.
പിശാചുക്കൾ ദേശം വിടും
സ്ഥലം ഭഗവതിക്കാവിൽ നടപാടുവാൻ ഈയിട
യിൽ നിയമിതനായിട്ടുള്ള .
കേൾക്കായി വന്നിട്ടുള്ള വർത്തമാനങ്ങൾ സൂക്ഷ്മം തന്നെ
യോയെന്നറിയാൻ വേണ്ടി ഈ
ലേഖകൻ ഇന്നലെ സന്ധ്യ
യ്ക്കു കാവിൽ പോകുകയുണ്ടായി. അനുഭവം കൊണ്ടു നാട്ടുവ
മാനം അനുപദം ശരിയായിട്ടാണ് തോന്നിയതു്. ഇ
ടയ്ക്കു കൊട്ടുന്ന അവസരത്തിൽ അയാൾ കണ്ണുകൊണ്ടും
കഴുത്തുകൊണ്ടും കാണിയ്ക്കുന്ന ഗോഷ്ഠികൾ കണ്ടാനന്ദി<noinclude></noinclude>
khkbhsky277ecqoc86x8v53ds205122
താൾ:1941-pathramimamsa.pdf/65
106
84078
244307
2026-07-04T07:05:48Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '51 CC പാനായി അയാളുടെ ചുറ്റും ജനസഞ്ചയം തിങ്ങിവി ങ്ങിക്കൂടിയിരിയ്ക്കുന്ന ഒരു കാഴ്ചയാണ് ആദ്യമായി കണ്ട തു്. പക്ഷെ അയാൾ പ്രളയപയോധിജലേ'' എന്നു ഫീന സ്വരത്തിൽ മൂളിത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244307
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>51
CC
പാനായി അയാളുടെ ചുറ്റും ജനസഞ്ചയം തിങ്ങിവി
ങ്ങിക്കൂടിയിരിയ്ക്കുന്ന ഒരു കാഴ്ചയാണ് ആദ്യമായി കണ്ട
തു്. പക്ഷെ അയാൾ പ്രളയപയോധിജലേ'' എന്നു
ഫീന സ്വരത്തിൽ മൂളിത്തുടങ്ങിയപ്പോൾ എരുമക്കിടാ
വിനെ പിടിച്ചുകെട്ടുവിൻ ' എന്നൊരശരീരശബ്ദം കേൾ
മാറാവുകയും ആൾക്കൂട്ടം പൊട്ടിച്ചിരിച്ചുകൊണ്ടു നാ
ലുപാടും പിരിഞ്ഞുപോകുകയും ചെയ്തു. ഈ വ്യക്തി ഇ
വിടെ കുറച്ചുനാൾ ഇരിയ്ക്കുന്നപക്ഷം നമ്മുടെ നാട്ടിലെ
പിശാചുക്കളത്രയും ദേശം വിട്ടുപോകുന്നതിനെളുപ്പമുണ്ടാ
കുമെന്ന് ഈ ലേഖകനു തോന്നി.
പ്രസ്തുത പ്രസിദ്ധീകരണത്തെപറ്റി കണ്ണാ കണ്ണി
കയാ അറിയാനിട വരുമ്പോൾ പാട്ടുകാരൻ പരിഭ്രമിച്ചു
വശമാകും. പുറത്താമസിയാതെ അയാൾ അല്പം ചില്ലറ
കടം വാങ്ങിച്ചു പത്രാധിപരുടെ കാലിൽ കൊണ്ടുവന്നു
വെച്ചു നമസ്കരിയ്ക്കും. പത്രാധിപർ ഗൌരവം വിടാതെ
തന്നെ ദക്ഷിണയെടുത്തുവെച്ചു അയാളെ അനുഗ്രഹി
ച്ചു പറഞ്ഞയയ്ക്കണം. പിന്നീടു പത്രത്തിൽ പാട്ടുകാര
നെപ്പറ്റി യാതൊരു എതൃശബ്ദവും കേൾക്കരുത്.
34. ഏതോ പക്ഷം പിടിച്ചിട്ടേ
രണ്ടു വള്ളത്തിൽ നിന്നിടും
“തണ്ടുതപ്പി വെള്ളമാം.
നിഷ്പക്ഷമായ ഒരഭിപ്രായം പറയുന്നതു പത്രധ
ത്തിനൊത്തതല്ല. പത്രങ്ങൾ ഏതെങ്കിലും ഒരു ചേരി
യിൽ നിന്നുകൊണ്ടുവേണം പയറ്റുവാൻ. രണ്ടു വഞ്ചിക<noinclude></noinclude>
hhj0u0krpnwhkw7x0fo1g3fon54vjgn
താൾ:1941-pathramimamsa.pdf/66
106
84079
244308
2026-07-04T07:06:01Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '52 പത്രമീമാംസ ളിൽകൂടി കാൽ വെയ്ക്കുന്നവൻ കഥ ശോകാവസാ യിയായിരിയ്ക്കുമെന്നു പറയേണ്ടതില്ലല്ലോ. തണ്ടുതപ്പി പഞ്ചതന്ത്രക്കാരൻ നിർവചനം കാ ove gr ശ്ലോകം 85. 01 35. രണ്ടുപേരടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244308
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>52
പത്രമീമാംസ
ളിൽകൂടി കാൽ വെയ്ക്കുന്നവൻ കഥ ശോകാവസാ
യിയായിരിയ്ക്കുമെന്നു പറയേണ്ടതില്ലല്ലോ.
തണ്ടുതപ്പി പഞ്ചതന്ത്രക്കാരൻ നിർവചനം കാ
ove gr
ശ്ലോകം 85.
01
35. രണ്ടുപേരടികൂടുന്ന
കണ്ടെന്നാൽ ചാടിവീഴണം;
ഉണ്ടാകുമിരയീമട്ടിൽ
ഇതരന്മാർ തമ്മിലുള്ള വഴക്കുകളിൽ അവ സാ
ഹിത്യപരങ്ങളായാലും കൊള്ളാം, സമുദായ പരങ്ങളാ
009
യാലും കൊള്ളാം, ശാസ്ത്രപരങ്ങളായാലും കൊള്ളാം
പത്രങ്ങൾ ചാടിവീണുകൊള്ളണം. ആ വഴക്കുകൾ സ
ശ്രദ്ധം പാലിയ്ക്കുന്നതായാൽ കുറെകാലത്തേയ്ക്കു ഭക്ഷണം
തേടി പോകേണ്ടതായി വരികയില്ല. ഉത്തരം, പ്രത
രം, അതിനൊരുത്തരം, അതിനു മറുപടി, മറുപടിയുടെ
മറുപടിയൊരു സമാധാനം എന്നിപ്രകാരം വാദിയ്ക്കുന്ന
കക്ഷികൾ ലേഖനപരമ്പരകൾ തുടന്നുപോകുവാൻ
പത്രസ്ഥലം അനുവദിയ്ക്കുണ്ട് ഭാരമേ പത്രാധിപ.
കൊററിനു മുടക്കം വരികയില്ല.
ഉദാഹരണം
ഹനുമാൻ ശ്രീരാമദേവനോട് ഒന്നാമതായി സം
സാരിച്ചത് ഏതു ഭാഷയിലാണെന്നുള്ള സംഗതിയെപ
ററി ചരിത്രാന്വേഷികളുടെയിടയിൽ ഭിന്നാഭിപ്രായമു
ണ്ടാകുന്നുവെന്നു വിചാരിയ്ക്കുക. ഹനുമാൻ ദ്രാവിഡനാ
യിരുന്നതുകൊണ്ടു് അദ്ദേഹം തനിത്തമിഴിലാണ് സംഭാ<noinclude></noinclude>
6x4v4d6vdkg5do5py1ups9sq59shewy
താൾ:1941-pathramimamsa.pdf/67
106
84080
244309
2026-07-04T07:06:12Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 ഷണം നടത്തിയതെന്നും ഒരു കൂട്ടർ വാദിയ്ക്കും; പത്തനം തിട്ടക്കാരനായിരുന്ന ഹനുമാൻ മലയാളമല്ലാതെ മറെറാ രു ഭാഷയിലും സംസാരിച്ചിട്ടുണ്ടാകാൻ വഴിയില്ലെന്നു അ കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244309
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>58
ഷണം നടത്തിയതെന്നും ഒരു കൂട്ടർ വാദിയ്ക്കും; പത്തനം
തിട്ടക്കാരനായിരുന്ന ഹനുമാൻ മലയാളമല്ലാതെ മറെറാ
രു ഭാഷയിലും സംസാരിച്ചിട്ടുണ്ടാകാൻ വഴിയില്ലെന്നു അ
കൂട്ടർ ശരിയ്ക്കും; മൂന്നാമതൊരു കൂട്ടർ. ഹനുമാനെപ്പോ
ലെ സംസ്കൃതാശയനായ ഒരാൾ സംസ്കൃതം വിട്ടു ഇതര
ഭാഷയിൽ സംസാരിച്ചുവെന്നുള്ളതു ചിന്തിയ്ക്കാൻ പോ
ലും ശക്യമല്ലെന്നു ഘോഷിയ്ക്കും. ഇവരുടെയെല്ലാം വാദ
പ്രതിവാദങ്ങൾക്കും ഉത്തരപ്രതത്തരങ്ങൾക്കും, ഖണ്ഡ
നമണ്ഡനങ്ങൾക്കും പക്ഷഭേദമെന്നിയേ പത്രസ്ഥലം അ
നുവദിച്ചുകൊള്ളണം.
38. സാമാന്യമായ പണിയൊന്നൊഴിവായിരുന്നാ
സാമാന്യമാം പദവിരുന്നു ടെ
ഇല്ലാത്ത യോഗ്യതയുമിന്നുവനുള്ളതാക്കി
arefimam an
ആകപ്പാടെ തരക്കേടില്ലെന്നു പത്രാധിപർ തോ
ന്നതായ ഏതെങ്കിലുമൊരുദ്യോഗം എവിടെയെങ്കിലു
മൊഴിവായിട്ടുണ്ടെന്നും അറിവു കിട്ടിയാൽ ആയതു ത
ൻ സേവക്കാരനു വാങ്ങിക്കൊടുക്കുവാൻ ഉററു ശ്രമിയ്ക്കു
ണം. അപ്രകാരം ചെയ്യുന്നതിൽ സഹജീവികളുടെ നി
രൂപണങ്ങൾ അടിയ്ക്കടി പുറപ്പെടുവാൻ പ്രാപ്തമാകു
ന്നവിധത്തിൽ സേവനില്ലാത്ത ഗുണങ്ങൾ പോലും ഉള്ള
തായി പറയുന്ന ലേഖനങ്ങളാവണം പത്രാധിപർ എഴു
തിത്തുടങ്ങേണ്ടത്.<noinclude></noinclude>
bboofpqwmnlzjtam848jf3oh0y1clve
താൾ:1941-pathramimamsa.pdf/68
106
84081
244310
2026-07-04T07:06:25Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '54 ഉദാഹരണം. ഒരു നഗരസഭയുടെ കീഴിൽ ഒരു മേസ്ത്രിപ്പണി ഴിവാകുന്നുവെന്നും ആയതു പത്രാധിപരുടെ സേവ്യനു ല ഭിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു പത്രാധിപ ഒരഭിപ്രാ യം ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244310
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>54
ഉദാഹരണം.
ഒരു നഗരസഭയുടെ കീഴിൽ ഒരു മേസ്ത്രിപ്പണി
ഴിവാകുന്നുവെന്നും ആയതു പത്രാധിപരുടെ സേവ്യനു ല
ഭിയ്ക്കുന്നതു നന്നായിരിയ്ക്കുമെന്നു പത്രാധിപ ഒരഭിപ്രാ
യം ജനിയ്ക്കുന്നുവെന്നും വിചാരിയ്ക്കുക. അപ്പോൾ നിദ്ദിഷ്ട
വ്യക്തിയുടെ അറിവു കൂടാതെതന്നെ അധികൃതന്മാർ അ
യാളെ ജോലിയ്ക്കു നിയമിക്കാൻ മതിയാകുന്നവിധത്തിലു
ള്ള ലേഖനങ്ങൾ പത്രത്തിൽ എഴുതിക്കൊള്ളണം. മാതൃ
ക താഴെ ചേർന്നു.
പുതിയ മുനിസിപ്പാൽ മേസ്ത്രി
. മുനിസിപ്പാലിറ്റിയുടെ പ്രവ
നങ്ങളെ സംബന്ധിച്ചു നാളിതുവരെ ഞങ്ങൾക്കുണ്ടാ
യിട്ടുള്ള ദൃഢമായ എതിരഭിപ്രായത്തെ പൊളിച്ചെഴുതി
പിടിയ്ക്കുവാൻ കാരണമാക്കുന്ന ഒരു രോഗനിയമനം ഈ
യിടെ നടന്നിട്ട
ിട്ടുള്ളതായി ഞങ്ങൾക്കു കേൾക്കുമാറായി
ന്നിരിയ്ക്കുന്നു. ഇതു വാസ്തവമാണെങ്കിൽ അനുപദം വാ
സ്തവമാവുതാകായെന്നതാണ് ഞങ്ങളുടെ നിരന്തരപ്രാ
തന് അതിനുത്തരവാദപ്പെട്ടവരുടെ ഒൗചിത്യബോ
ധത്തേയും, ദീഘദശിത്വത്തേയും, വിശാലമനസ്കതയേ
യും വചസാ ശ്ലാഘിയ്ക്കാതിരിക്കാൻ നിവാഹമില്ല. നിയ
മിതൻ ഞങ്ങളുടെ ഒരു പത്രബന്ധവും ചിരകാലമായി
ഞങ്ങളുടെ ടൌൺ റിപ്പോട്ടറുടെ നിലയിൽ സ്തുത്യ
മാംവണ്ണം ജോലി നോക്കീട്ടുള്ള ഒരു മാന്യനുമാണു് . നഗ
രത്തിലെ ഇരുളടഞ്ഞ കുണ്ടനിടവഴികളെ അധികരിച്ചു
-<noinclude></noinclude>
55ek2srb6zgx72sbua41dj0gmxpd060
താൾ:1941-pathramimamsa.pdf/69
106
84082
244311
2026-07-04T07:06:46Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ധമ്മം 55 പോലും അതിസൂക്ഷ്മജ്ഞാനമുള്ള ഒരു മഹാനാണ് അദ്ദേ ഹം. അദ്ദേഹത്തിന്റെ വിനയം, അതിരറ്റ യജമാന പ്രീതി, ദീനാനുകമ്പ, ഹൃദയമ്മലം, ആവ ദ്ധി, ഭൂമിശാസ്ത്രജ്ഞാനം, ഭാഷാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244311
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>ധമ്മം
55
പോലും അതിസൂക്ഷ്മജ്ഞാനമുള്ള ഒരു മഹാനാണ് അദ്ദേ
ഹം. അദ്ദേഹത്തിന്റെ വിനയം, അതിരറ്റ യജമാന
പ്രീതി, ദീനാനുകമ്പ, ഹൃദയമ്മലം, ആവ
ദ്ധി, ഭൂമിശാസ്ത്രജ്ഞാനം, ഭാഷാസ്വാധീനം എന്നിവ
അദ്ദേഹം സ്വീകരിച്ചിരിയ്ക്കുന്ന പുതിയ ജീവിതത്തിൽ
അദ്ദേഹത്തിനു വമ്പിച്ച സഹായമായിത്തീരുമെന്നു ഞ
ങ്ങൾക്കു നല്ല ഉറപ്പുണ്ടു്. പ്രസ്തുത നിയമനത്തിനു കാര
ഭൂതരായവരെ ഞങ്ങൾ ഉള്ള ഴിനുമോദിയ്ക്കുന്നതോ
ടൊപ്പം തന്നെ നിയമിതന്റെ ഭാഗ്വോദയത്തിൽ അതി
ആ സന്തോഷിയ്ക്കുകയും ചെയ്തുകൊള്ളുന്നു.
തങ്ങളറിയാതേയും നിയമിതന്റെ അപേക്ഷപോ
ലുമില്ലാതെയുമുള്ള ഒരു രോഗനിയമനത്തെപറ്റി അധി
കാരികൾക്കറിവാകുമ്പോൾ അവർ പരിഭ്രമിച്ച് പത്രാ
ധിക്ക് ആളെ അയയ്ക്കും. അധികൃതന്മാരുമായി നടത്തു
ന്ന അഭിമുഖസംഭാഷണത്തിൽ സേവ്യൻ മേസ്ത്രിപ്പണി
യ്ക്കുവേണ്ടി അവതരിച്ചിരിയ്ക്കയാണെന്നു കൂടി പത്രാധിപർ
സമതിച്ചുകൊള്ളണം. അദ്ദേഹത്തിന്റെ മഹത്സവ
നം നഷ്ടപ്പെട്ടുപോകുന്നതായാൽ നഗരസഭ തന്നെ
പോയേയുമെന്ന് അധികാരികൾക്കു സംശയം ജനി
യ്ക്കണം. എന്നാൽ താമസമെന്നിയെ സേവ്യൻ ഉദ്യോഗ
ത്തിൽ കയറുന്നതായി കാണപ്പെടും. സംഗതിവശാൽ
അതിന്നു തരപ്പെട്ടില്ലെങ്കിൽ പത്രാധിപർ ലളിതവേഷം
മാറി സിംഹികയായി രംഗപ്രവേശം ചെയ്തുകൊള്ള
ണം. എതിരഭിപ്രായം പുറപ്പെടുവിയ്ക്കുന്ന ക്ഷുദ്രജീവികൾ<noinclude></noinclude>
hj5s6lmqen0gx5n0y0fwcbnfams3b31
താൾ:1941-pathramimamsa.pdf/70
106
84083
244312
2026-07-04T07:07:00Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '56 പത്രമീമാംസ ക്കും മേൽക്കുമേൽ ഉത്തർപ്രത്യുത്തരങ്ങൾ നല്കി ക്കി സേവ മാറ്റം സുഗമമാക്കി വെയ്ക്കണം. കുറച്ചു കഴിയുമ്പോൾ സേവൻ താനേ മേസ്ത്രിയായിക്കൊള്ളും. ഒന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244312
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>56
പത്രമീമാംസ
ക്കും മേൽക്കുമേൽ ഉത്തർപ്രത്യുത്തരങ്ങൾ നല്കി
ക്കി സേവ മാറ്റം സുഗമമാക്കി വെയ്ക്കണം. കുറച്ചു
കഴിയുമ്പോൾ സേവൻ താനേ മേസ്ത്രിയായിക്കൊള്ളും.
ഒന്നൊ രു ഗന്ധം പരിരന്നിടും പോ
നിരയായൊരു ലേഖനങ്ങൾ സ
തരമായും തുടരാൻ തുനിഞ്ഞിടേണം.
തെരുവിലെ കാനകളിൽനിന്നു നിഗമിയ്ക്കുന്ന പ്രതി
ഗന്ധത്തെ വെല്ലുമാറ് അത്രയും ദുർഗ്ഗന്ധപൂരിതങ്ങളും സ
തരങ്ങളു മായ ലേഖനപരമ്പരകൾ പത്രത്തിൽ
സിദ്ധീകരിയ്ക്കുവാൻ പത്രാധിപർ തുനിയേണ്ടതാകുന്നു.
തെരുവിന്നിരുകാൻ etc. ഈ പ്രയോഗം തികച്ചും
അത്തായി ിട്ടുള്ളതാകുന്നു. പത്രപംക്തികളിൽനിന്നു
പുറപ്പെടുന്ന വാസനാവിശേഷം കാനകളിൽ നിന്നു ജന
മാകുന്ന ദുർഗന്ധത്തോടു പലപ്രകാരത്തിലും സാമ്യമുള്ളത
ത്രെ. ആംഗലഭാഷയിലെ 'ഗട്ടർ പ്രസ്' (Gutter Press)
ആദിയായ പ്രയോഗങ്ങൾ ഇപ്രകാരമാണു സാധൂകരി
കപ്പെടുന്നതു്.
കാനകൾ തെരുവിന്റെ ഇരുപാശങ്ങളിലായി
സ്ഥിതിചെയ്യുന്നതുപോലെ പത്രങ്ങൾ രണ്ടു ചേരികളാ
യി പിരിഞ്ഞുകൊണ്ടുവേണം സമരം നടത്തുവാൻ എന്നു
കൂടി ഇവിടെ സൂചനയുള്ള താകുന്നു.
മുനിസിപ്പാൽ അധികൃതന്മാരുടെ നിഷക്കു വി<noinclude></noinclude>
koe6pfclli6jhg5zbi3le8zs8g1q8ro
താൾ:1941-pathramimamsa.pdf/71
106
84084
244313
2026-07-04T07:07:18Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പധം 57 നേയും കവി പ്രസ്തുത വരികളിൽ ദ്യോതിപ്പിയ്ക്കാതിരിയ്ക്കു ന്നില്ല. 38. പത്രവൃന്ദം സഹിഷ്ണുത മത്രയും തള്ളണം ക്ഷണം നാരേയും സമ്മതിലാ. പത്രങ്ങൾ അനുഷ്ഠിയ്ക്കുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244313
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പധം
57
നേയും കവി പ്രസ്തുത വരികളിൽ ദ്യോതിപ്പിയ്ക്കാതിരിയ്ക്കു
ന്നില്ല.
38. പത്രവൃന്ദം സഹിഷ്ണുത
മത്രയും തള്ളണം ക്ഷണം
നാരേയും സമ്മതിലാ.
പത്രങ്ങൾ അനുഷ്ഠിയ്ക്കുണ്ട് ഒരു മുഖ്യധമാണ്
അസഹിഷ്ണുത. തങ്ങളോടൊപ്പം ചിന്തിയ്ക്കാത്ത യാതൊ
രാളേയും വായ് തുറക്കു വാൻ അനുവദിച്ചുപോകരുത്. ത
ങ്ങൾക്കു ഹിതമല്ലാത്ത കായങ്ങൾ ആരെഴുതിയയച്ചാലും
പ്രസിദ്ധം ചെയ്യാനും പാടില്ല.
39. എന്നിരിയിലുമൊക്കുമ്പോ
ഇന്നിത്രത്തിലോ തണ
ഉണ്ട് സ്വാതന്ത്ര്യമെല്ലാം
എങ്കിലും തരം വരുമ്പോഴെല്ലാം അഭിപ്രായ സ്വാ
തന്ത്ര്യത്തിന്റെ മഹിമയെ പത്രത്തിൽ വിശദീകരിയ്ക്കു
ണ്ടതാകുന്നു. സ്വാതന്ത്ര്യ ത്തിന്റെ കാലമാണല്ലോ ഇത്.
മാഗ്ഗമദ്ധ്യത്തിൽ കൂടി തല പൊക്കിപ്പിടിച്ചു നടക്കുവാൻ
ആക്കാണ് സ്വാതന്ത്ര്യമില്ലാത്തതു്? അങ്ങനെ
വൻ തലയിൽ കൂടി കാറോടിയ്ക്കുവാൻ ആക്കാണ് സ്വാ
തന്ത്രമില്ലാത്തത് ? അതെ; സ്വാതന്ത്ര്യം, പരിപാവന
മായ സ്വാതന്ത്ര്യം.
നടക്കുന്ന
8*<noinclude></noinclude>
eh2z9g5ryoxytb184dk4qmqwdlimki5
താൾ:1941-pathramimamsa.pdf/72
106
84085
244314
2026-07-04T07:07:33Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '58 പൂതമോങ്കാരം പോലെ രൂക്ഷരാത്മകമായി സ്വാതന്ത്ര്യം സമ്പാദിക്കാൻ കരണത്രനയത്താൽ സാദരം പ്രയത്നിപ്പിന്റെ സാഫല്യപ്പെടുത്തുവിൻ സോദരന്മാരെ നിങ്ങൾ സാരമാം നരജന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244314
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>58
പൂതമോങ്കാരം പോലെ രൂക്ഷരാത്മകമായി
സ്വാതന്ത്ര്യം സമ്പാദിക്കാൻ കരണത്രനയത്താൽ
സാദരം പ്രയത്നിപ്പിന്റെ സാഫല്യപ്പെടുത്തുവിൻ
സോദരന്മാരെ നിങ്ങൾ സാരമാം നരജന്മം
സ്വാതന്ത്ര്യം കീജയ് !!! ഈ രീതിയിൽ തുടർന്നു
കൊള്ളണം.
40. സത്യത്തല കീഴാക്കാൻ
സത്യവും പത്രവും തമ്മിൽ
ഉള്ള സംഗതികൾ കണ്ടതുപോലെ പകർത്തുന്നതു
പകർപ്പുഗുമസ്ഥൻ ജോലിയാണ്. അതിൽ കലാംശം
യാതൊന്നും തന്നെയില്ല. അതിനാൽ സംഭവങ്ങളുടെ
യാഥാത്ഥ്യം പത്രങ്ങൾ ഒരു കാലത്തും ലോകത്തെ ധരി
പ്പിച്ചുപോകരുത്. സത്യത്തിന്റെ ഒരു തല കീറി
ഞ്ഞ വികൃതരൂപമെന്നിയെ മറ്റൊന്നും തന്നെ പത്രപാ
രായണം കൊണ്ടു ഗ്രഹിപ്പാൻ സാദ്ധ്യമാകരുത്. സത്യവും
പത്രവും തമ്മിൽ അനവരതം . വളർത്തുന്നതിലാണ്
പത്രാധിപരുടെ കലാപാടവം വെളിപ്പെടേണ്ടതു്. ഈ
സംഗതിയെപ്പറ്റി മറെറാരാ ചായർ വിധിച്ചിട്ടുള്ളതു
നോക്കുക:-
ആടിനെപ്പട്ടിയാക്കീടാൻ
മോടികൂടുന്ന പാടവം
നേടിയാൽ പത്രപൻ മൂലം
വീടിനും നാടിനും ശുഭം.<noinclude></noinclude>
agjbjya8x3xvp7st1zhskfuosbfb3ry
താൾ:1941-pathramimamsa.pdf/73
106
84086
244315
2026-07-04T07:07:48Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ആടിനെ പട്ടിയാക്കീടാൻ മോടികൂടുന്ന പാടവം, നേടിയാൽ പത്രൻ മൂലം വീടിനും നാടിനും ശുഭം. (ഭാഗം 68' താൾ സൃഷ്ടിച്ചിരിക്കുന്നു
244315
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>ആടിനെ പട്ടിയാക്കീടാൻ മോടികൂടുന്ന പാടവം,
നേടിയാൽ പത്രൻ മൂലം വീടിനും നാടിനും ശുഭം.
(ഭാഗം 68<noinclude></noinclude>
59gbwwxc4489ojsl1rqlic4fl8ab0un
താൾ:1941-pathramimamsa.pdf/75
106
84087
244316
2026-07-04T07:08:07Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഉദാഹരണം. പത്രധ 59 (1) ഒരു പൊതുയോഗത്തിൽ മദ്യപിച്ചു ചെന്നു മ നാം വിട്ടു പെരുമാറി ലഹളയുണ്ടാക്കുന്ന ഒരാളെ യോഗ ഭാരവാഹികൾ യോഗസ്ഥലത്തുനിന്നു പിടിച്ചു പുറത്താ ക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244316
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>ഉദാഹരണം.
പത്രധ
59
(1) ഒരു പൊതുയോഗത്തിൽ മദ്യപിച്ചു ചെന്നു മ
നാം വിട്ടു പെരുമാറി ലഹളയുണ്ടാക്കുന്ന ഒരാളെ യോഗ
ഭാരവാഹികൾ യോഗസ്ഥലത്തുനിന്നു പിടിച്ചു പുറത്താ
ക്കുന്നുവെന്നും ക്ഷുബ്ധരായ ജനാവലി നിദ്ദിഷ്ടവ്യക്തി സ്വ
ഗൃഹത്തിൽ കയറി രക്ഷ പ്രാപിയ്ക്കുന്നതുവരെ അയാളുടെ
പിന്നാലെ അപഹാസ്യസ്വരങ്ങൾ പുറപ്പെടുവിച്ചുകൊ
ണ്ടു നടകൊള്ളുന്നുവെന്നും വിചാരിയ്ക്കുക. ഈ
പറ്റി പത്രത്തിൽ താഴെ പറയുംപ്രകാരത്തിൽ എ
ഴുതിക്കൊള്ളണം.
സംഭവ
ഒരു മഹായോഗം
ഹൃദ്യമായ പ്രസംഗം.
(സ്വന്തം പ്രതിനിധി)
.... പറ്റി ആലോചിയ്ക്കുവാനായി
. അദ്ധ്യക്ഷതയിൽ ഒരു വമ്പിച്ച പൊ
തുയോഗം കൂടുകയുണ്ടായി....
. തുടങ്ങി സ്ഥ
ലത്തെ പൌരമുഖ്യന്മാരിൽ പലരും യോഗത്തിൽ പ്രസം
ഗിച്ചുവെങ്കിലും ജനസാമാന്യത്തിനു പുറമേ
മായി തോന്നിയത് ഇവിടെ മദ്യപിച്ചു ലഹള കൂട്ടിയ
വൻ പേർ ചേർത്തുകൊള്ളുക.
ഉജ്ജ്വലമായ പ്രസംഗമൊന്നു മാത്രമാണ് ..
ഹൃദ
..... ആവശ്യകതയെ അധികരിച്ചു് അദ്ദേഹം
സുദീഗവും ആലോചനാമൃതവുമായ ഒരു ഗംഭീര പ്രസം
So6<noinclude></noinclude>
etuqolqbu9jh2htr3cjvh6b92qlvw93
താൾ:1941-pathramimamsa.pdf/76
106
84088
244317
2026-07-04T07:08:24Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '60 പത്രമീമാംസ 400 . ജനസഞ്ചയം ആഹ്ലാദഭരിതരായി ആ വിളി സമന്വിതം അദ്ദേഹത്തെ ഒരു ഘോഷയാത്രയാ യി അദ്ദേഹത്തിന്റെ വാസസ്ഥലംവരെ അനുഗമി ടെൻറ അഭിപ്രായത്തോടു പൂണ്ണമായി യോജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244317
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>60
പത്രമീമാംസ
400
. ജനസഞ്ചയം ആഹ്ലാദഭരിതരായി ആ
വിളി സമന്വിതം അദ്ദേഹത്തെ ഒരു ഘോഷയാത്രയാ
യി അദ്ദേഹത്തിന്റെ വാസസ്ഥലംവരെ അനുഗമി
ടെൻറ അഭിപ്രായത്തോടു പൂണ്ണമായി
യോജിയ്ക്കുന്ന ഇത്രയും വമ്പിച്ച ഒരു ജനവിഭാഗം ഈ ന
ഗരമദ്ധ്യത്തിൽ ഉണ്ടായിത്തീർന്നിട്ടുള്ളത് ഇവിടുത്തെ പ്ര
മാണികൾക്കു വലിയ ഇച്ഛാഭംഗത്തിനിടയാക്കിയിരിയ്ക്കു
200
2. തൊഴിലാളികളുടെ ഒരു പ്രത്യേക തീരുമാനമനു
സരിച്ച് ഒരു നഗരത്തിൽ ഭീമമായ തോതിലുള്ള ഒരു
പണിമുടക്കവും അതിനെ തുടർന്നു ഒരു പൊതുയോഗവും
ഉണ്ടാകുന്നുവെന്നു വിചാരിയ്ക്കുക. ഈ സംഭവങ്ങളെ പറ്റി
പത്രത്തിൽ താഴെ പറയുംപ്രകാരം എഴുതിക്കൊള്ളണം.
രാഗാദപ്രകടനം
ഇന്നലെ ഹൈന്ദവ കൃസ്തീയ വിശേഷദിവസങ്ങൾ
ഒരുമിച്ചുവന്നതുകൊണ്ടു് സ്ഥലത്തെ വ്യവസായ ശാലക
ളൊന്നും തന്നെ തുറക്കുകയുണ്ടായില്ല. വളരെ നാൾ തുട
ച്ചയായി ജോലിയെടുത്തശേഷം തങ്ങള്ഹിയ്ക്കുന്നതായ ഒ
രൊഴിവുദിനം കൈവന്നതിലുള്ള അളവറ്റ സന്തോഷം
പ്രകടിപ്പിയ്ക്കുന്നതിനായി തൊഴിലാളികളത്രയും
വൈകു
.... ഒന്നിച്ചുചേർന്നു തമാശകൾ പറ
മഞ്ഞും കൈകൊട്ടിയാത്തും ആസാദിച്ചശേഷം സ്വഗൃഹ
ങ്ങളിലേയ്ക്കു പിരിഞ്ഞുപോയി. ഒഴിവുദിവസങ്ങളുടെ ആ
വശ്യം ഇതു കണ്ടപ്പോൾ പലക്കും അനുഭവപ്പെട്ടു.<noinclude></noinclude>
de2n98ehbzqwm8ujxwr7pvm2eh6frmy
താൾ:1941-pathramimamsa.pdf/77
106
84089
244321
2026-07-04T07:23:26Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '61 41. നിലവിട്ടു കഥിയ്ക്കണം പലതും പത്രപംക്തിയിൽ അ മൂലം കുടുക്കിൽ നീ പതിച്ചാൽ കാലിൽ വീഴണം. ആനപ്പുറത്തിരിയുമ്പോൾ വേലി പൊളിപ്പിയ്ക്കുന്ന തുപോലെ, ഒരു പത്രം കൈവശമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244321
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>61
41. നിലവിട്ടു കഥിയ്ക്കണം
പലതും പത്രപംക്തിയിൽ
അ മൂലം കുടുക്കിൽ നീ
പതിച്ചാൽ കാലിൽ വീഴണം.
ആനപ്പുറത്തിരിയുമ്പോൾ വേലി പൊളിപ്പിയ്ക്കുന്ന
തുപോലെ, ഒരു പത്രം കൈവശമുണ്ടെങ്കിൽ അതിൽ അ
തിർകവിഞ്ഞു പലതും ജല്പിയേണ്ടതത്യാവശ്യമാകുന്നു.
അപ്രകാരം ചെയ്യുന്നതുകൊണ്ടു വല്ല അപകടവും പിണ
യുന്നപക്ഷം വെണ്ണീറിൽ കിടക്കുന്ന ചൊക്ലിക്കട്ടിയെ
പോലെ നീണ്ടു വലിഞ്ഞൊന്നു നമസ്കരിക്കേണം. അതു
കൊണ്ടു യാതൊരു കുറച്ചിലും വരാനില്ല. മൂഢലോകം
തല്ക്കാലം കുറച്ചൊക്കെ ആക്ഷേപിയ്ക്കാമെങ്കിലും കാല
ക്രമത്തിൽ ഈ സംഗതി വിസ്തൃതമായിക്കൊള്ളും. പി
ന്നെ കണ്ടറിഞ്ഞുനിന്നുകൊണ്ടാൽ മതി.
42 പത്രം പ്രസംഗിക്കാ
കുടക്കാരാൻ പ്രസംഗിച്ചാൽ
പധ പാറി ഉപദേശിയ്ക്കുന്നതിന് ഒരു
മധികാരമില്ല. ഈ വസ്തുത ഗ്രഹിയ്ക്കാതെ ആരെ
ങ്കിലും അതിനു തുനിയുന്നതായിക്കണ്ടാൽ, കൂട്ടിൽ കല്ലി
ടുമ്പോൾ കടന്നൽ കൂട്ടമെന്നോണം, എല്ലാ പത്രജീവി
കളും അയാളുടെ നേക്കു തിരിയേണ്ടതാകുന്നു. ചുട്ടുത<noinclude></noinclude>
188simq6sbmfqouysvq85mlriy92anq
താൾ:1941-pathramimamsa.pdf/78
106
84090
244322
2026-07-04T07:23:44Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '62 മ്പോൾ കൊല്ലനും കൊല്ലത്തിയുമൊന്നും ' എന്നുള്ള പഴ മൊഴി പൊതുവൈരിയെ എതൃക്കുന്ന അവസരത്തിലാണ് പത്രവൃന്ദം അന്വത്ഥമാക്കിച്ചെയ്യേണ്ടതു്.' താൾ സൃഷ്ടിച്ചിരിക്കുന്നു
244322
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>62
മ്പോൾ കൊല്ലനും കൊല്ലത്തിയുമൊന്നും ' എന്നുള്ള പഴ
മൊഴി പൊതുവൈരിയെ എതൃക്കുന്ന അവസരത്തിലാണ്
പത്രവൃന്ദം അന്വത്ഥമാക്കിച്ചെയ്യേണ്ടതു്.<noinclude></noinclude>
340q8ay3k2172ko5cbl7llemjm6amj9
താൾ:1941-pathramimamsa.pdf/79
106
84091
244323
2026-07-04T07:24:04Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'VI retro പത്രഭാഷ 43. പത്രലോകത്തിലെ ബാഷ നിത്യപാരായണക്കാക്ക കൃത്യമായമായിട്ടു. & LOSING പത്രലോകത്തിനൊരു പ്രത്യേക ഭാഷയുണ്ടു്. അതി നെ പത്രഭാഷയെന്നഭിധാനം ചെയ്തിരിയ്ക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244323
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>VI retro
പത്രഭാഷ
43. പത്രലോകത്തിലെ ബാഷ
നിത്യപാരായണക്കാക്ക
കൃത്യമായമായിട്ടു.
& LOSING
പത്രലോകത്തിനൊരു പ്രത്യേക ഭാഷയുണ്ടു്. അതി
നെ പത്രഭാഷയെന്നഭിധാനം ചെയ്തിരിയ്ക്കുന്നു. ആയതു
നിത്യപാരായണക്കാക്കു മാത്രമെ ശരിയായി മനസ്സിലാ
ക്കുവാൻ സാധിയ്ക്കുകയുള്ളു.
മാതൃകകൾ.
1. കാണാതെ പോയ കൃഷ്ണവത്തിലുള്ള കുട്ടിപ്പെ
മ്മയുടെ പശുവെ ആലത്തൂരിനു സമീപം വെച്ചു കണ്ടു
കിട്ടിയിരിയ്ക്കുന്നു.
2. പ്രായപൂർത്തി വോട്ടവകാശം നേടുവാൻ നിരന്ത
രയത്നം ചെയ്തുവരുന്നുണ്ടു്.
8. ഇന്ത്യയിലെ മുപ്പത്തഞ്ചുകോടി ജനങ്ങളുടെ എ
ദയാന്തഭാഗത്തെ മാറ്റൊലിക്കൊള്ളുന്ന
ഒരാഹ്വാന
മാണ്. അദ്ദേഹം തുടന്നു സ്വാതന്ത്ര്യത്തിന്റേതും.
4. തന്റെ മേൽനോട്ടത്തിൻ കീഴിലുള്ള സ്ഥലങ്ങ
ളിലെല്ലാം ലഹള ഒരുവിധം ഭംഗിയായിട്ടാണ് അദ്ദേഹം
നടത്തീട്ടുള്ളത്.<noinclude></noinclude>
dqmh3zmz493pzjn7bcw80hqjanl12vc
താൾ:1941-pathramimamsa.pdf/80
106
84092
244324
2026-07-04T07:24:18Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '64 5. ഇന്നലെ പെയ്തു മഴയും കാറും ഹേതുവായി ര ണ്ടുപേർ ഒരു മരം വീണു മരിച്ചിരിയ്ക്കുന്നു. - 44. പത്രവാക്യത്തിനൊക്കയും ചിത്രം വേണം വിശേഷ വയ്ക്കണം ക്രിയയാലത്തിൽ പത്രത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244324
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>64
5. ഇന്നലെ പെയ്തു മഴയും കാറും ഹേതുവായി ര
ണ്ടുപേർ ഒരു മരം വീണു മരിച്ചിരിയ്ക്കുന്നു.
-
44. പത്രവാക്യത്തിനൊക്കയും
ചിത്രം വേണം വിശേഷ
വയ്ക്കണം ക്രിയയാലത്തിൽ
പത്രത്തിലെഴുതുന്ന
വാചകങ്ങൾക്കെല്ലാം
വൈശിഷ്യമുണ്ടായിരിക്കേണ്ടതാകുന്നു. ക്രിയയുടെ സ്ഥാ
നം ആദ്യത്തിലും കർത്താവിന്റേത് അന്ത്യത്തിലുമായിരി
ണമിയിൽ. കാഴ്ചയിലും അനുഭവത്തിലും സാധാരണ
വാക്യങ്ങൾ തലകീഴായി വർത്തിയ്ക്കുന്ന പോലെയിരിയ്ക്കണം
പത്രത്തിലെ വാക്യങ്ങൾ.
ഉദാഹരണം.
ഇല്ലതന്നെ ഈ നിലയ്ക്കു ഭാരതമാതാവിനു രാഷ്ട്രീ
കൈവല്യമൊരു കാലവും. തുടങ്ങുന്നു തമ്മിൽ മത്സരം
ഹിന്തുക്കൾ, മുസൽമാന്മാർ, ക്രിസ്ത്യാനികൾ, യഹൂദ
ന്മാർ, പാർസികൾ, ശിഖന്മാർ, മറ്റുള്ളവർ പ്രത്യേക
നിയോജകമണ്ഡലങ്ങൾ മൂലം യോജിച്ചതത്രെ ഇന്ത്യ
കാക്കേം, ഭാരതീയ ചരിതവും ജനതതിയുടെ
അഭിലാഷങ്ങളുമാലോചിച്ചാൽ, സാമാന്യനിയോജകമ
ണ്ഡലങ്ങൾ. വൈകീട്ടില്ലതന്നെ കാലമൊട്ടും അതിനി
പ്പോഴും. പ്രാത്ഥിക്കുക ഹൃദയത്തിന്റെ അന്തഭാഗത്തു
നിന്നും, അഭിയ്ക്കുക, കാൽ പിടിച്ചപേക്ഷിയ്ക്കുക. ഒരു
പുനരാലോചനയുണ്ടാകേണമേയെന്ന് നമ്മുടെ രാഷ്ട്രീ<noinclude></noinclude>
29rz69j6cuu8756yowss7x84gy6uiai
താൾ:1941-pathramimamsa.pdf/81
106
84093
244325
2026-07-04T07:24:31Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രഭാഷ 65 യാഭിവൃദ്ധിയെ ആകമാനം ആശിയ്ക്കുന്ന ഇക്കാലത്തിൽ നമുക്ക്. പറയുന്നു ഞങ്ങൾ, ഫലപ്രദമാകുന്നില്ല. ഇതൊ ന്നുമെങ്കിൽ, അതെ; പ്രസ്താവിയ്ക്കുന്നു ഊന്നിയൂന്നി, ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244325
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രഭാഷ
65
യാഭിവൃദ്ധിയെ ആകമാനം ആശിയ്ക്കുന്ന ഇക്കാലത്തിൽ
നമുക്ക്. പറയുന്നു ഞങ്ങൾ, ഫലപ്രദമാകുന്നില്ല. ഇതൊ
ന്നുമെങ്കിൽ, അതെ; പ്രസ്താവിയ്ക്കുന്നു ഊന്നിയൂന്നി, ആ
ചരിച്ചുകൊള്ളണം നാടടക്കം മൂന്നുദിവസത്തെ ഉണ്ണാ
വ്രതമെന്നു. ഉണ്; സുസാധമാകും ഉദ്ദേശിച്ച കായം
എന്നാൽ.
CC
45. നിരൂപിച്ചീടിലീ രീതി
മിത്രൻ സൃഷ്ടിയാ
6
പണ്ടു ചൊന്നതു വാനരൻ.
22
ഈ രീതി ആഞ്ജനേയ സ്പഷ്ടമത്രെ. താൻ സീതാ
ദേവിയെ കണ്ട വിവരം ഹനുമാൻ ശ്രീരാമചന്ദ്രനെ അ
റിയിച്ചത് ഈ വിധത്തിലാണ്. പറഞ്ഞു ഹനുമാൻ,
കണ്ടു ഞാൻ സീതയെയെന്നു '' തുനിഞ്ഞില്ലാ പറയു
അതിനു ഹനുമാൻ, ഞാൻ സീതയെ കണ്ടുവെന്നു.
അതുകൊണ്ട് ഈ രീതി ഹനുമാനോളം തന്നെ പഴക്കമു
ള്ളതാകുന്നു. പുതിയതാണെന്ന കാരണത്താൽ ഇതിനെ
ആക്ഷേപിയ്ക്കുവാനോ, നിരാകരിക്കുവാനോ ആക്കും അധി
കാരമില്ലെന്നു വ്യംഗ്യം. മരുപ്പുത്രൻ മരുത്തിന്റെ (വായു
വിൻറ പുത്രൻ മകൻ) ഹനുമാൻ ഇതിന്റെ സൂച
ന 2-ാം ശ്ലോകത്തിൽ നല്കീട്ടുണ്ടു്.
48. അതിനാലിതിനേടാം
മതിമാന്മാർ വിധിച്ച പേർ
“കണ്ടു സീതാരീതിയെന്നു
പണ്ട് തന്നെ പ്രസിദ്ധമാ
9*<noinclude></noinclude>
08ujqc5p9w7hq7nv75pzbeql866kl1z
താൾ:1941-pathramimamsa.pdf/82
106
84094
244326
2026-07-04T07:24:49Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '66 പത്രമീമാംസ അം സ്പഷ്ടം. വ്യാഖ്യാനം ആവശ്യമില്ല. 47. തജ്ജിമയ്ക്കിഷ് പത്രക്കാർ മാദശികളാകണം: തിമ ശ്രവണത്താല പത്രങ്ങളിൽനിന്നു വേണം മാതൃകാ തജ്ജിമകൾ ഉത്ഭവിയ്ക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244326
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>66
പത്രമീമാംസ
അം സ്പഷ്ടം. വ്യാഖ്യാനം ആവശ്യമില്ല.
47. തജ്ജിമയ്ക്കിഷ് പത്രക്കാർ
മാദശികളാകണം:
തിമ ശ്രവണത്താല
പത്രങ്ങളിൽനിന്നു വേണം മാതൃകാ തജ്ജിമകൾ
ഉത്ഭവിയ്ക്കുവാൻ. ഒരു തജ്ജിമയുടെ സ്വാരസ്യം അതു
കേൾക്കുന്ന മാത്രയിൽ ാതാക്കൾ
മദ്ദിയ്ക്കുന്നുണ്ടോ
യെന്ന സംഗതി കൊണ്ടു നിനയിച്ചുകൊള്ളണം.
ഉദാഹരണങ്ങൾ.
Lion's share
Fancy bazaar
Eight-seater
By leaps and bounds
Cat is out of the bag
Cotton talks
=
സിംഹഭാഗം.
D
=
കൌതുക വില്പന, കൌതു
= അഷ്ടാസനക്കാർ.
കുതിയും ചാട്ടവുമായി.
പൂച്ച സഞ്ചിയിൽ നിന്നു
പുറത്തു ചാടി.
13
പരുത്തി സംഭാഷണ
Observe in letter and spirit= അക്ഷരത്തിലും അ
ത്തിലും പാലിയ്ക്കുക.
Underdog
അടിനായി<noinclude></noinclude>
lt6nibezah7fwcp68tfgkff8341jawu
താൾ:1941-pathramimamsa.pdf/83
106
84095
244327
2026-07-04T07:25:06Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'Reactionary policy United front International Demi-official letter Hair-splitting Turpentine Crocodile tears Rome-Berlin Axis Ride rough shod പത്രഭാഷ = = = 113 = പിന്തിരിപ്പൻ നയം. 67 : ഐക്യ അണി. അന്താരാഷ്ട്രീയം. അദ്ധോദ്യോഗസ്ഥരി മുടിലമായ തണലം. = മുതലക്കണ്ണു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244327
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>Reactionary policy
United front
International
Demi-official letter
Hair-splitting
Turpentine
Crocodile tears
Rome-Berlin Axis
Ride rough shod
പത്രഭാഷ
=
=
=
113
=
പിന്തിരിപ്പൻ നയം.
67
: ഐക്യ അണി.
അന്താരാഷ്ട്രീയം.
അദ്ധോദ്യോഗസ്ഥരി
മുടിലമായ
തണലം.
= മുതലക്കണ്ണുനീർ.
റോബർലിൻ അച്ചുത
===
= കുതിരകയറുക.
48. കിട്ടാന്നു വച്ചിട്ടു
കോട്ടം പത്രത്തിനാലാ
മിംഗ്ലീഷും വെച്ചടിയ്ക്കുക.
പത്രപ്രവർത്തകന്മാരെ പ്രക്ഷാമം ഒരിയ്ക്കലും ബാ
ധിച്ചുകൂടാത്തതാകുന്നു. സംസ്കൃതപദങ്ങളും ഇംഗ്ലീഷുവാ
ക്കുകളും സുലഭമായിരിയ്ക്കുന്നേടത്തോളം കാലം വാക്കു
കൾക്കു ബുദ്ധിമുട്ടു നേരിടുന്നതു ക്ഷന്തവ്യമല്ല. തത്തുല്യങ്ങ
മായ ഭാഷാപദങ്ങൾ ലഭിയ്ക്കുന്നതിനു പ്രയാസമായി
ണ്ടാൽ അത്ഥം മനസ്സിലാക്കുന്നതിനു വലിയ വിഷമമുള്ള
സംസ്കൃതപദങ്ങളും ഇംഗ്ലീഷു വാക്കുകളും കുത്തിച്ചെലുത്തി
രക്ഷ നേടാവുന്നതാണു്. ഭാഷയുടെ ആന്തരോദ്ദേശ്യം<noinclude></noinclude>
5tw0r8ur4hu7fspfjzupa77umikbh02
താൾ:1941-pathramimamsa.pdf/84
106
84096
244328
2026-07-04T07:25:19Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '68 പത്രമീമാംസ ആശയ ഗോപനമാകയാൽ ഇപ്രകാരം ചെയ്യാമെന്ന 49. പത്ര ഭാഷ സാഹിത്യ ഭവിച്ചീടിലതിനും സ് പത്രഭാഷയ്ക്കു പറയാൻ മാത്രമുള്ള സാഹിത്യഗുണ മൊന്നും ഉണ്ടായിക്കൂടാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244328
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>68
പത്രമീമാംസ
ആശയ ഗോപനമാകയാൽ ഇപ്രകാരം ചെയ്യാമെന്ന
49. പത്ര ഭാഷ സാഹിത്യ
ഭവിച്ചീടിലതിനും സ്
പത്രഭാഷയ്ക്കു പറയാൻ മാത്രമുള്ള സാഹിത്യഗുണ
മൊന്നും ഉണ്ടായിക്കൂടാത്തതാകുന്നു; അഥവാ ഉണ്ടായി
പോയാൽ ആയതു പതിത്വത്തിനു കാരണമാക്കിയതും.
50. അപ്പപ്പോൾ തോന്നിടും ഭാഷ
കാപ്പിയ്ക്കാം പത്രപംക്തിയിൽ
ഗീതമാമെന്ന
പത്രഭാഷയെ സംബന്ധിച്ചേടത്തോളം യാതൊരു
വിധമായ നിബന്ധനകളുമില്ലാത്തതാകുന്നു. അതാതുസ
മയം ഉദിയ്ക്കുന്ന ഭാഷ പത്രത്തിൽ പ്രയോഗിച്ചുകൊ
ണ്ടാൽ മതി. വായിൽ തോന്നിയതു കോതയ്ക്കു പാട്ട്
എന്നുണ്ടല്ലോ.
രക്ഷക്കാർ നിണ്ണയിയ്ക്കണം;
രക്ഷക്കാർ റിക്ഷാവണ്ടിക്കാർ അഥവാ രക്ഷകന്മാർ.
ഒാരോ പത്രത്തിനും ഓരോ രക്ഷാപുരുഷൻ ഉണ്ടായിരി<noinclude></noinclude>
9pt459p839qbebxgunhhhzg1h5mkxbd
താൾ:1941-pathramimamsa.pdf/85
106
84097
244329
2026-07-04T07:25:36Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'പത്രഭാഷ 69 യേണ്ടതാണ്. അലംകാരം ശ്ലേഷം. പത്രഭാഷയുടെ ഗു ദോഷനിയം ചെയ്യാനുള്ള പരമാധികാരം രക്ഷ ക്കാരിലാണ് സ്ഥിതി ചെയ്യുന്നത്. ഭാഷാഭിമാനികളെ അഭിമാനിയ്ക്കുന്നവരും...' താൾ സൃഷ്ടിച്ചിരിക്കുന്നു
244329
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>പത്രഭാഷ
69
യേണ്ടതാണ്. അലംകാരം ശ്ലേഷം. പത്രഭാഷയുടെ ഗു
ദോഷനിയം ചെയ്യാനുള്ള പരമാധികാരം രക്ഷ
ക്കാരിലാണ് സ്ഥിതി ചെയ്യുന്നത്. ഭാഷാഭിമാനികളെ
അഭിമാനിയ്ക്കുന്നവരും മാറുമെന്നു തന്നെ പറഞ്ഞാലും വ
കണ്ടതില്ല. രക്ഷക്കാർ
വായിയ്ക്കുന്നുണ്ടോ,
രസിക്കുന്നുണ്ടോ, തലയാട്ടുന്നുണ്ടോ എന്നൊക്കെയാണ്
പത്രാധിപർ മനസ്സിരുത്തി നോക്കേണ്ടതു്. നല്ല ഭാഷ
യെന്നു രക്ഷക്കാർ സാക്ഷിപ്പെടുത്തുന്ന ഭാഷയേ വാസ്ത
വത്തിൽ ഭാഷയായി വരികയുള്ളൂ.<noinclude></noinclude>
8kfxhf4iikyp6el6363yfgugquey7ni
താൾ:1941-pathramimamsa.pdf/86
106
84098
244330
2026-07-04T07:25:59Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'VII വിഷയസംവാദനം. 52. പത്രം നിറച്ചീടാൻ alsa പംക്തിപൂരണം ചെയ്യുന്നതിനു മതിയായ സാമ ഗ്രികൾ കിട്ടാതെ പത്രപ്രവർത്തകന്മാർ ഒരിയ്ക്കലും ബു ദ്ധിമുട്ടു നേരിടുന്നതല്ല. കാരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244330
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>VII
വിഷയസംവാദനം.
52. പത്രം നിറച്ചീടാൻ
alsa
പംക്തിപൂരണം ചെയ്യുന്നതിനു മതിയായ സാമ
ഗ്രികൾ കിട്ടാതെ പത്രപ്രവർത്തകന്മാർ ഒരിയ്ക്കലും ബു
ദ്ധിമുട്ടു നേരിടുന്നതല്ല. കാരണം വായ കല്പിച്ചു നല്കിയ
ജഗദീശ്വരൻ ദയാപുരസ്സരം ഇരയും കല്പിച്ചു തരുന്നതാ
ഭയന്ന് യാതൊരാളും
ത്രം തുടങ്ങി നടത്താതിരിക്കേണ്ടതില്ലെന്നു വിവക്ഷ.
58. ഒ., സ്വല, പ്രത്യാദി
നിവേദ്യം നിറയേ ഭാ
നൃത്തമാടുക പത്രപ
2 . ; ഒരു ലേഖകൻ. സ്വ. ലേ
സ്വന്തം ലേഖകൻ. പ്രവ. ലോ പ്രത്യേക ലേഖകൻ.
ഇപ്രകാരത്തിലുള്ള നാനാവിധക്കാരായ സേവകന്മാർ ത
പിയ്ക്കുന്ന നിവേദ്യം വയറുനിറയേ ചെലുത്തി പത്രാധി
പർ നൃത്തം തത്തിക്കൊൾകയേ വേണ്ടു.<noinclude></noinclude>
pbf3p8j7d6vudgr1zjujuzaiexgaohq
താൾ:1941-pathramimamsa.pdf/87
106
84099
244331
2026-07-04T07:26:16Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയസംവാദനം 71 ലേഖകപരിണാമക്രമത്തിലെ ആരോഹണത്തെക്കു നീ പദങ്ങൾ. കേവലം ശുദ്ധനായ '. .' ആയി ആദ്യമവതാരം ചെയ്യുന്ന ലേഖകൻ ക്രമത്തിൽ മ്മം, വരാഹം, നരസിംഹം എന്നിങ്ങനെ ഓരോ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244331
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>വിഷയസംവാദനം
71
ലേഖകപരിണാമക്രമത്തിലെ ആരോഹണത്തെക്കു
നീ പദങ്ങൾ. കേവലം ശുദ്ധനായ '. .' ആയി
ആദ്യമവതാരം ചെയ്യുന്ന ലേഖകൻ ക്രമത്തിൽ മ്മം,
വരാഹം, നരസിംഹം എന്നിങ്ങനെ ഓരോ പടി കയ
റിക്കയറി അവസാനത്തിൽ ഖനിയായ പത്രാധിപരാ
യി ഭവിയ്ക്കുന്നു. ലേഖകാവതാരപരമ്പരയ്ക്കും മകുടം വെ
ന്നതു പത്രാധിപത്യത്തിലാണ്.
അനന്തരം മറ്റുപ്രകാരത്തിൽ ഇരടുന്ന രീതിക
ളെ വിവരിച്ചുകൊള്ളുന്നു.
54. കടയിൽ പോ യു ന്നീടിൽ
കിടയ്ക്കും ചിലവാകൾ
ശ്ലോകം 57.
മൊട്ടു മോഷ്ടിച്ചുമായിടാം.
efer
പത്രാധിപരദ്ദേഹം കച്ചവട സങ്കേതങ്ങളിൽ ചു
റിനടന്നാൽ അദ്ദേഹത്തിനു ചില വർത്തമാനങ്ങൾ ലഭി
പാൻ തരപ്പെടുന്നതാണ്. അപ്രകാരം കിട്ടുന്ന വാർത്ത
കൾ കുറച്ചൊക്കെ പത്രത്തിൽ ചേർത്തു വിടാം. പോരാ
തെ വരുന്നതു പരസാരണം കൊണ്ടു നിവർത്തിയ്ക്കു
മോഷണം ശരിയായ നിർവചനത്തിനു ഇന്ത്യൻ
ശിക്ഷാനിയമം കാലം.
അങ്ങാടി വാത്തകളുടെ ചില മാതൃകകൾ താഴെ<noinclude></noinclude>
mz8rw0lb3kxkmxzvu8laewrdzjltdaf
താൾ:1941-pathramimamsa.pdf/88
106
84100
244332
2026-07-04T07:26:44Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '72 1. കോട്ടിനു തുണി. പത്രമീമാംസ സ്ഥലത്തെ ഉപരിവിദ്യാലയത്തിലെ പ്രധാനാ വൈകുന്നേരം...... പകൻ ഇന്നലെ .. കടയിൽ നിന്നും ഒരു കോട്ടിനുള്ള തുണി വാങ്ങിച്ചിരിയ്ക്കുന്നതായി അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244332
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>72
1. കോട്ടിനു തുണി.
പത്രമീമാംസ
സ്ഥലത്തെ ഉപരിവിദ്യാലയത്തിലെ പ്രധാനാ
വൈകുന്നേരം......
പകൻ ഇന്നലെ
.. കടയിൽ
നിന്നും ഒരു കോട്ടിനുള്ള തുണി വാങ്ങിച്ചിരിയ്ക്കുന്നതായി
അറിയുന്നു.
ഡിവിഷണൽ വാറസ്റ്റാപ്പീസ്സർ..
പട്ടി മിനിയാന്നുച്ചയ്ക്കു മൂന്നു കുട്ടികളെ പ്രസവിച്ചിരിയ്ക്കു
ന്നു. തള്ളയും ം മക്കൾക്കും സൌഖ്യം തന്നെ.
8. നിലം പതിച്ചു.
ടെ
ഈ മാസം 21-ാംനൂ-ലെ കാറ്റും മഴയും ഹേതുവാ
യി ഭഗവതിക്കാവിനു മുൻവശത്തു നില്ക്കുന്ന അരയാലി
ൻറ തെക്കോട്ടു പോയ ഒരു ചെറിയ കൊമ്പു നിലം പ
തിച്ചിരിയ്ക്കുന്നു.
4. വാക്കേറ്റവും പയ്യവസാനവും.
സ്ഥലത്തു പുതിയതായി മാറി വന്നിട്ടുള്ള..........
. അയാളുടെ രക്ഷക്കാരനും ത
മ്മിൽ വാടകയെ സംബന്ധിച്ചു മാർഗ്ഗമദ്ധ്യത്തിൽവെച്ചു
വലിയൊരു വാദപ്രതിവാദം നടക്കുകയും ചില
നാർ മുഖേന കായം ഭംഗിയായി കലാശിപ്പിയ്ക്കുകയും
ചെയ്തിരിയ്ക്കുന്നു.
6. പാംസുസ്നാന നിവാരണം.
കിഴക്കൻ കാറുകൊണ്ടു വന്നുതള്ളുന്ന
പൊടിയുടെ
ശല്യത്തിൽനിന്നു നിർവൃതി നേടുന്നതിനായി സ്ഥലത്തെ<noinclude></noinclude>
nhrui7syb1jxkhgi0x0y59n34en8uq1
താൾ:1941-pathramimamsa.pdf/89
106
84101
244333
2026-07-04T07:26:59Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയസംവാദനം 73 വ്യാപാരികൾ ഷാപ്പുകൾക്കുമുമ്പിൽ തിരശ്ശീല കെട്ടിത്തു ടങ്ങിയിരിയ്ക്കുന്നു. 6. നിയന്ത്രണ പാടവം. ഇന്നു കാല വൻകോഴിയുടെ മേൽ കയറുവാൻ ഭാവിയ്ക്കുകയുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244333
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>വിഷയസംവാദനം
73
വ്യാപാരികൾ ഷാപ്പുകൾക്കുമുമ്പിൽ തിരശ്ശീല കെട്ടിത്തു
ടങ്ങിയിരിയ്ക്കുന്നു.
6. നിയന്ത്രണ പാടവം.
ഇന്നു കാല
വൻകോഴിയുടെ മേൽ കയറുവാൻ ഭാവിയ്ക്കുകയുണ്ടായി.
എന്നാൽ വിദഗ്ദ്ധനായ
ഡ്രൈവറുടെ അഭിനന്ദനീയമാ
യ നിയന്ത്രണപാടവത്താൽ കോഴിയ്ക്കു പറന്നു രക്ഷനേടു
വാൻ സാദ്ധ്യമാവുകയും വലിയൊരാപത്തൊഴിഞ്ഞുപോ
കുകയും ചെയ്തു.
5. കട്ടെടുത്തിട്ടു പത്രത്തി
ലിട്ടീണ്ടും പ്രകാരവും
സാമ്പ്രതം കേട്ടുകൊള്ളുക.
ea
പരസ്വാപഹരണം ചെയ്തു പത്രപംക്തികൾ നിറ
യ്ക്കുന്ന രീതിയെ പറ്റിയും മറ്റും ഇതിനു കീഴിൽ വിവരി
ച്ചിരിയ്ക്കുന്നു.
6313
56. 'നിഗൂഹനം', 'കണ്ണാടി'
'യുദ്ധാരണവുമിങ്ങനെ
മോഷണം ത്രിവിധലോകത
നിഗൂഹനം, കണ്ണുമൂടി, ഉദ്ധാരണം എന്നിപ്രകാരം
മൂന്നുതരം മോഷണവിധികളുണ്ടു്. അവ മൂന്നും ഒന്നുപോ
ലെ ഭൂഷണങ്ങളെന്നത്രെ ആ ചായമതം.
10*<noinclude></noinclude>
c9gjwit0tu71dk1wizahqjt0ebxqk7d
താൾ:1941-pathramimamsa.pdf/90
106
84102
244334
2026-07-04T07:27:19Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '74 ശ്ലോകം 57. പത്രമീമാംസ പകൽ തിനു കീഴിലായ് മോഷണസ്ഥാനനാമത്തി മുഖവുരയോ ക്ഷമാപണമോ കൂടാതെ അന്യരുടെ പ്രസിദ്ധീകരണങ്ങൾ കണ്ടപാടെ പകർത്തിയെഴുതുക യും, അവ മോഷ്ടിക്കപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244334
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>74
ശ്ലോകം 57.
പത്രമീമാംസ
പകൽ തിനു കീഴിലായ്
മോഷണസ്ഥാനനാമത്തി
മുഖവുരയോ ക്ഷമാപണമോ കൂടാതെ അന്യരുടെ
പ്രസിദ്ധീകരണങ്ങൾ
കണ്ടപാടെ
പകർത്തിയെഴുതുക
യും, അവ മോഷ്ടിക്കപ്പെട്ടവയാണെന്നു പരക്കെ വിചാ
രിയ്ക്കുവാനിടയാകാത്ത വിധത്തിലും, എന്നാൽ സത്യാവ
സ്ഥ മറച്ചുവെയ്ക്കുവാൻ തങ്ങളുദ്ദേശിച്ചിട്ടില്ലെന്നു തോന്നി
പ്പിയ്ക്കുന്ന പ്രകാരത്തിലും, ആ വക പ്രസിദ്ധീകരണങ്ങൾ
ഏതേതു സഹജീവികളുടെയാണോ ആ സഹജീവികളു
ടെ പേരുകളുടെ ആദ്യക്ഷരങ്ങൾ മാത്രം ലേഖനാന്ത
ത്തിൽ ചേക്കുകയും ചെയ്യുന്ന രീതി ത്രെ നിഗൂഹനം
എന്നു പറയുന്നത്.
ഉദാഹരണം
G
ഭാരതഭൂമി' എന്നൊരു പത്രത്തിൽനിന്നു ശുദ്ധമ
കളം' എന്നൊരു ലേഖനമാണ് മോഷണവിഷയമാകുന്ന
തെങ്കിൽ, ലേഖനാന്ത്യത്തിൽ . .' എന്ന രണ്ടക്ഷര
ങ്ങൾ ചെറിയ വൈക്കയിൽ ചേർത്തുകൊള്ളണം. ഇപ്ര
കാരം സഹജീവികളുടെ നാമങ്ങൾക്കനുയോജ്യമായ വി
ധത്തിൽ പ. പി. എന്നോ സാ. രീ' എന്നോ 'ഗാ.
മ. എന്നോ ഉള്ള ബീജാക്ഷരങ്ങൾ കുറിയേണ്ടതാകുന്നു.<noinclude></noinclude>
jg7u5n4wo8s29dhwoj8u915iqty27cm
താൾ:1941-pathramimamsa.pdf/91
106
84103
244335
2026-07-04T07:27:38Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ശ്ലോകം 58. വിഷയസംവാദനം രാജിച്ചുള്ള ഷവും സ്വന്തമാക്കി പത്രത്തിൽ c 75 ഒരു സ്വർണ്ണപ്പണം മോഷ്ടിയ്ക്കുന്നയാൾ ചിലപ്പോൾ അതിനെ എടുത്ത പടിയ്ക്കുതന്നെ ഉപയോഗിച്ചുവെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244335
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>ശ്ലോകം 58.
വിഷയസംവാദനം
രാജിച്ചുള്ള ഷവും
സ്വന്തമാക്കി പത്രത്തിൽ
c
75
ഒരു സ്വർണ്ണപ്പണം മോഷ്ടിയ്ക്കുന്നയാൾ ചിലപ്പോൾ
അതിനെ എടുത്ത പടിയ്ക്കുതന്നെ ഉപയോഗിച്ചുവെന്നു
വരാം; മറ്റു ചിലപ്പോൾ ആയതുരുക്കി മറെറാരാഭരണ
മുണ്ടാക്കിയെന്നു വരാം. വേറെ ചിലപ്പോൾ ചില ചില്ല
5 മാറ്റങ്ങൾ മാത്രം വരുത്തി ഉപയുക്തമാക്കിയെന്നും
വരാം. ലേഖനമോഷ്ടാവിനും ഈ വിധത്തിൽ പ്രവർത്തി
യാവുന്നതാകുന്നു.
പദമേകം പാദമേകമാം വ
സകലനിബന്ധനകൾ ത്രേ
സാഹസകർ
നമസ്തുഭ്യം' എന്നുള്ളതു കവി
കളെ ഉദ്ദേശിച്ചു മാത്രം രചിച്ചിട്ടുള്ളതാകയാൽ പത്രപ്ര
വത്തകന്മാക്കു ബാധകമല്ല.
59. ചന്തമായ് ചില താരത്തിൽ
താന്താനോ തീട്ടുകീഴിലായ്
കട്ടുള്ള ലേഖനം
അവനവന്റെ വകയായി ഭംഗിയ്ക്കുവേണ്ടി ഒന്നോ
രണ്ടോ വാചകങ്ങൾ അവതാരിണിയെന്ന നിലയെഴുതി<noinclude></noinclude>
7uiy8v38phzqu7c2duol1iyb1svx4qz
താൾ:1941-pathramimamsa.pdf/92
106
84104
244336
2026-07-04T07:27:53Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '76 പത്രമീമാംസ പിടിപ്പിച്ച ശേഷം മറ്റൊരുത്തന്റെ ലേഖനം അലകും പിടിയും മാറാതെ പത്രത്തിലെടുത്തു ചേരുന്ന രീതി ' ഉദ്ധാരണം' എന്നു പേർ പറയുന്നു. ഉദാഹരണം. യരും വംഗകലകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244336
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>76
പത്രമീമാംസ
പിടിപ്പിച്ച ശേഷം മറ്റൊരുത്തന്റെ ലേഖനം അലകും
പിടിയും മാറാതെ പത്രത്തിലെടുത്തു ചേരുന്ന രീതി
' ഉദ്ധാരണം' എന്നു പേർ പറയുന്നു.
ഉദാഹരണം.
യരും വംഗകലകളും.
കേരളീയരുടെ ബങ്കാളിഭ്രമം ഒരു മാറാരോഗമായി
ത്തീർന്നിട്ടുണ്ടെന്നു സമ്മതിക്കാമെങ്കിലും വംഗദേശീയരു
ടെ ചിത്രകല കേരളത്തെ തീണ്ടീട്ടില്ലെന്നു പറയാതിരി
പ്പാൻ നിർവാഹമില്ല. ഇതിനെപ്പറ്റി ഒരു പ്രസിദ്ധകലാ
വിമശകനായ ...
... എഴുതിയിരിയ്ക്കുന്നതു
നോക്കുക:-
അപ
കേരളത്തിലിന്നും നിലനിന്നുവരുന്നതു മാംസവും
രക്തവും നിറഞ്ഞ രവിവർമ്മ രീതിതന്നെയാണ്.
രിഷ്കൃതരെന്നുള്ള ആക്ഷേപത്തെ ഭയന്നു ചില മലയാളി
യുവാക്കന്മാർ നമ്മുടെ ചിത്രമെഴുത്തിനെ അഭിനന്ദിയും
റുണ്ടെങ്കിലും കേരളീയൻ ഉൾത്തടത്തിൽ ബങ്കാൾ
ചിത്രത്തിൻറ ചൈതന്യ രശ്മി പ്രവേശിച്ചിട്ടില്ലെന്നു
സധയും പ്രസ്താവിക്കാവുന്നതാകുന്നു. തിലകുസുമം
പോലുള്ള നാസികയും, അശ്വപത്രം പോലുള്ള വ
യറും, വെണ്ടയ്ക്കു പോലുള്ള വിരലുകളും, താമരപ്പ
ള്ള പാദങ്ങളും, സർപ്പത്തെപ്പോലുള്ള കൈകളും മലയാ
ളി രുചിച്ചിട്ടില്ലെന്നു തോന്നുന്നു. സാധു പമ്പരവി
നി!! അല്പം ചിന്തിച്ചാലല്ലാതെ ചിത്രങ്ങളുടെ ആശയം<noinclude></noinclude>
919209v015our4cocrvlb4q557ewi5a
താൾ:1941-pathramimamsa.pdf/93
106
84105
244337
2026-07-04T07:28:06Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയസംവാദനം 77 വിശദമാകുമോ? വിശദമാകുവാൻ പാടുണ്ടോ? ആശയ ഗോപനമല്ലേ സർവ്വകലാവിദ്യകളുടേയും മമ്മം? ബങ്കാ ചിത്രമെന്നുവെച്ചാൽ വണ്ണങ്ങളിൽ നിലീനമായിരിയ്ക്കുന്ന കവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244337
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>വിഷയസംവാദനം
77
വിശദമാകുമോ? വിശദമാകുവാൻ പാടുണ്ടോ? ആശയ
ഗോപനമല്ലേ സർവ്വകലാവിദ്യകളുടേയും മമ്മം? ബങ്കാ
ചിത്രമെന്നുവെച്ചാൽ വണ്ണങ്ങളിൽ നിലീനമായിരിയ്ക്കുന്ന
കവിതയെന്നാണമെന്നു കേരളീയർ ധരിച്ചു കാണു
ന്നില്ല. ബങ്കാൾ ചിത്രങ്ങൾക്കു സ്ഥലദൃഷ്ടിയേക്കാളധി
കം സൂക്ഷ്മദൃഷ്ടിയെ ആകഷിക്കാനാണ് കഴിവുള്ളതു്.
വംഗസാഹിത്യത്തിന്റെ ധർമ്മം തന്നെയാണ് വംഗചി
ത്രങ്ങൾക്കുമുള്ളതെന്നു മലയാളി മനസ്സിലാക്കേണ്ട കാലം
അതിക്രമിച്ചു പോയിരിയ്ക്കുന്നു. ഞാൻ ചോദിയ്ക്കുന്നു, ഈ
നിലയ്ക്ക് ഇനിയെന്നാണ് മലയാളി ഇതു മനസ്സിലാക്കു
വാൻ പോകുന്നത്, എന്നു ?
60. ഗുപ്സാവഹമാണെന്ന
ജുഗുപ്സാവഹമാണെന്നുള്ള കാരണംകൊണ്ടു യാതൊ
രു വർത്തമാനവും പ്രസിദ്ധം ചെയ്യാതിരുന്നു പോകരുത്.
യഥാർത്ഥത്തിൽ ജുഗുപ്സാവഹമായ വർത്തമാനമാണ് വാ
താരാജൻ' എന്ന പേരിനെ അഹിയ്ക്കുന്നതു്.
ജുഗു
ഭാഷാഭൂഷണം കാണുക.
മെച്ചമായില്ലയെങ്കിലേ
C<noinclude></noinclude>
rudrw109phutqjmn1fqzu8uz97loxco
താൾ:1941-pathramimamsa.pdf/94
106
84106
244338
2026-07-04T07:28:22Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '78 ശ്ലോകം 61. പത്രമീമാംസ മേൽ വിവരിച്ച തന്ത്രവിശേഷങ്ങളിലൊന്നും പത്ര പംക്തി നിറയാതെ വരുന്നപക്ഷം, പത്രാധിപർ ഒട്ടുമേ തും സംശയിയ്ക്കാതെ ചില സുവിശേഷങ്ങൾ നിർമ്മിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244338
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>78
ശ്ലോകം 61.
പത്രമീമാംസ
മേൽ വിവരിച്ച തന്ത്രവിശേഷങ്ങളിലൊന്നും പത്ര
പംക്തി നിറയാതെ വരുന്നപക്ഷം, പത്രാധിപർ ഒട്ടുമേ
തും സംശയിയ്ക്കാതെ ചില സുവിശേഷങ്ങൾ നിർമ്മിച്ച
ഴുതേണ്ടതാകുന്നു.
ഉദാഹരണം
യ്ക്കും അവിവാഹിതയും എന്നാൽ
പ്രായപൂർത്തി വന്നവളുമായ ഒരു പുത്രിയുണ്ടെന്നിരിയ്ക്കു
ട്ടെ. ഈ സംഗതികളെ ആസ്പദമാക്കി പത്രാധിപ
താഴെ പറയുംപ്രകാരം ഒരു സുവിശേഷം സൃഷ്ടിയാവു
ന്നതാകുന്നു.
.... ൻറെ പ്രഥമപുത്രിയുടെ വിവാ
ഹം അചിരേണ ആഘോഷിക്കാൻ ഇടയുള്ള തായി
സ്താവിച്ചു കേൾക്കുന്നു.
പത്രസ്ഥലം നിറയുന്നതോടുകൂടി സ്വപുത്രിയെ പ
രസപ്പെടുത്തിയ വകയ്ക്കു ....
ചില സമ്മാനങ്ങൾ കൂടി പത്രാധിപർ ഈ പ്രസിദ്ധീ
കരണം മൂലം കിട്ടിയേയ്ക്കാനിടയുണ്ടു്.
62. ലക്കമോരോന്നിലും വേണം
ശ്ലോകം 62.
“സെൻസേഷൻ വാച്ചകൾ
ലസത്യം പത്തുമായിടാം.
വിഷയസംവാദനത്തിൽ പത്രാധിപർ പ്രത്യേകം
മനസ്സുണ്ട് ഒരു സംഗതിയാണു് ഇതു്. പ്രഥമശ്ര<noinclude></noinclude>
a00q2kfjbx78p2ibuioi8bsdezbg3og
താൾ:1941-pathramimamsa.pdf/95
106
84107
244339
2026-07-04T07:28:45Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയസംവാദനം 79 വണത്തിൽ വായനക്കാരുടെ മനസ്സിൽ ഒരു ക്ഷോഭമുള വാക്കുന്ന വാത്തകളെ തിരഞ്ഞു പിടിച്ചു പത്രത്തിൻറ ഒാരോ ലക്കത്തിലും ചേർത്തു കൊള്ളേണ്ടതാണു്. കഴിവു ള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
244339
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>വിഷയസംവാദനം
79
വണത്തിൽ വായനക്കാരുടെ മനസ്സിൽ ഒരു ക്ഷോഭമുള
വാക്കുന്ന വാത്തകളെ തിരഞ്ഞു പിടിച്ചു പത്രത്തിൻറ
ഒാരോ ലക്കത്തിലും ചേർത്തു കൊള്ളേണ്ടതാണു്. കഴിവു
ള്ളടത്തോളം സത്യമായിട്ടുള്ള വർത്തമാനങ്ങൾ ചേർ
വാൻ നോക്കണം.
ഇ
ആയതു സാദ്ധ്യമല്ലാതെ വരുന്ന
ക്ഷം അസത്യവൃത്താന്തങ്ങൾ എഴുതിപ്പിടിപ്പിയ്ക്കുന്നതിനു
വിരോധമില്ല. പക്ഷെ അപ്രകാരമുള്ള ഒരു പ്രയോഗം മൂ
ലം പത്രാധിപർ അപകടത്തിൽ പെട്ടുപോകരുത്. അ
തിനാലത്രെ മാച്ചിടാം' എന്നു പറഞ്ഞിരിയ്ക്കുന്നതു്. ക
ണക്കു തെറ്റി മണിയടിച്ചശേഷം ആയതു ശരിയാക്കുന്ന
തിനായി ആവർത്തിച്ചടിയ്ക്കുന്നതുപോലെ, പത്രാധിപ
ഒരിയ്ക്കൽ പ്രസിദ്ധീകരിച്ചതായ അസത്യവാ പിന്നീ
ടൊരിക്കൽ മാച്ചു തിരുത്തി രക്ഷനേടാവുന്നതാണു്. ഇ
തിനും ഒരു തിരുത്തൽ' എന്നോ, തെറ്റു തിരുത്തൽ
എന്നോ, ഒരു പ്രമാദം' എന്നോ, ഒരു പിശക്
ന്നോ തലക്കെട്ടു നല്കിയാൽ മതി. അങ്ങനെ ചെയ്യുന്നതു
കൊണ്ടു പല മെച്ചങ്ങൾ ഉണ്ടാകുവാനിടയുണ്ടു്. ഒന്നാ
മതായി പത്രത്തിനു രണ്ടു പ്രാവശ്യത്തേയ്ക്കുള്ള ഭക്ഷണം
ലഭിയ്ക്കുന്നു; രണ്ടാമതായി അസത്യപ്രചരണംകൊണ്ടുള്ള
ആന്തരോദ്ദേശ്യം സാധിയ്ക്കുന്നു; മൂന്നാമതായി പത്രാധി
പരുടെ സത്യാന്വേഷണശീലം ലോകം മനസ്സിലാകുന്നു.
ഉദാഹരണം.
നാസികാം
എ
പാപ്പിനിശ്ശേരിയിലുള്ള ഒരു മാതൃകുടുംബത്തിലെ<noinclude></noinclude>
h70qw0xqjpkbooxz0qjgavhb41fyo0j
താൾ:1941-pathramimamsa.pdf/96
106
84108
244340
2026-07-04T07:28:58Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '80 പത്രമീമാംസ ഏതാനും ചെറുപ്പക്കാർ ഒരു തെങ്ങിൻ തോപ്പിലിരുന്നു ശീട്ടുകളിയ്ക്കുന്നതിനു അവർ തമ്മിൽ ഒരു വാക്ക മുണ്ടായതായും തൽഫലമായി അവരിലേറെയും മൂത്ത വൻ ഏറ്റവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244340
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>80
പത്രമീമാംസ
ഏതാനും ചെറുപ്പക്കാർ ഒരു തെങ്ങിൻ തോപ്പിലിരുന്നു
ശീട്ടുകളിയ്ക്കുന്നതിനു അവർ തമ്മിൽ ഒരു വാക്ക
മുണ്ടായതായും തൽഫലമായി അവരിലേറെയും മൂത്ത
വൻ ഏറ്റവും എളിയവന്റെ മൂക്കു ചെത്തിയതായും
ഒരു കേസ്സവിച്ചിരിയ്ക്കുന്നു.
ചേ
ഈ വാർത്ത മുഖപ്രസംഗത്തോടു തൊട്ടടുത്തു
ക്കുവാൻ വിട്ടുപോകരുത്. ഇതിനെ പറ്റി ആക്ഷേപം പു
റപ്പെടുമ്പോൾ താഴെ പറയും പ്രകാരമുള്ള ഒരു
പത്രത്തിന്റെ പ്രാധാന്യമില്ലാത്ത ഒരു മൂലയിൽ ചേ
ഒരു തിരുത്തൽ
ഞങ്ങളുടെ ബുധനാഴ്ചയിലെ ലക്കത്തിൽ ഒരു ചെ
റിയ പ്രമാദം പറ്റിപ്പോയിരിയ്ക്കുന്നു. അതിൽ വാക്കേറ
മുണ്ടായതായി പറഞ്ഞിട്ടുള്ളതു ശരിയല്ല. ഉണ്ടായതു തെ
കയറ്റമാണ്. യഥാർത്ഥത്തിൽ മൂക്കുചെത്തിയത് എ
ളംനീരിൻറെയാണ്; എളിയവന്റെയല്ല.
(2³. . P.)
അനന്തരം മുഖപ്രസംഗങ്ങളെ പറ്റി പറയുന്നു.
83. അന്നന്നു കിട്ടുന്ന പ്രധാനവാർത്ത
യൊന്നും മുഖാക്തിയ്ക്കു വരിച്ചിടൊല്ലാ
പ്രായേണ ബന്ധം കലരാത്ത കാഴ്ച
മായാണ് മൻ പാടതു താൻ പ്രമാണം.
അതാതു ദിവസം ലഭിയ്ക്കുന്ന യാതൊരു മുഖ്യവ
മാനത്തേയും ആസ്പദമാക്കി മുഖപ്രസംഗം രചിച്ചുപോ<noinclude></noinclude>
4bws5xfap3fhr9x0vpzfsaqp67qg91z
താൾ:1941-pathramimamsa.pdf/97
106
84109
244341
2026-07-04T07:29:11Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയസംവാദനം 81 കരുതു്. അപ്രകാരമുള്ള വാർത്തകളുമായി പ്രായേണ യാ തൊരു ബന്ധവുമില്ലാത്ത വിഷയങ്ങളെ മുഖപ്രസംഗം തം തേടിപ്പിടിച്ചുകൊള്ളണം. ഉദാഹരണം. ഇന്ത്യയ്ക്കു പുത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244341
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>വിഷയസംവാദനം
81
കരുതു്. അപ്രകാരമുള്ള വാർത്തകളുമായി പ്രായേണ യാ
തൊരു ബന്ധവുമില്ലാത്ത വിഷയങ്ങളെ മുഖപ്രസംഗം
തം തേടിപ്പിടിച്ചുകൊള്ളണം.
ഉദാഹരണം.
ഇന്ത്യയ്ക്കു പുത്രികാരാജ്യപദവി ലബ്ധമാകുന്ന ദി
നം ആഗതമാകുന്നുവെന്നു വിചാരിയ്ക്കുക. അന്നു പ്രസി
ദ്ധം ചെയ്യുന്ന പത്രത്തിൽ പ്രസ്തുത സംഭവത്തെ പറ്റി
മുഖപ്രസംഗമെഴുതിപ്പോകരുത്. നിലക്കടലയുടെ നില
വാരം' എന്നോ, കുത്തരിയും മില്ലരിയും എന്നോ, റബ്ബ
റിന്റെ വിലയിടിവു'' എന്നോ, ബ്രസീലിലെ പ്രാഥമി
കവിദ്യാഭ്യാസം' എന്നോ, നോവാബ്യയിലെ കഥ
കളിപ്രിയന്മാർ' എന്നോ, ലാപ്ലാൻറിലെ സർപ്പങ്ങൾ
എന്നോ മറേറാ ഉള്ള ഒരു വിഷയത്തെ പുരസ്കരിച്ചാക
ണം അന്നത്തെ മുഖപ്രസംഗം. ഇക്കായത്തിൽ പത്രാധി
പന്മാർ പ്രത്യേകിച്ചു മനസ്സിരുത്തേണ്ടതാകുന്നു.
വാർത്താവിശേഷമതി നലറിഞ്ഞിടായിൽ
അത്ഥിയ്ക്കു നീയരികിലുള്ള സമനാം വി
108
മുഖപ്രസംഗത്തിനു യോജിയ്ക്കുന്നതും ദുഭാഗ്യവശാൽ
അം ഗ്രഹിപ്പാൻ പത്രാധിപ സാധിയ്ക്കാത്തതുമായ
ഒരു വിശേഷവർത്തമാനം കയ്യിൽ വന്നുചേരുന്നതായാൽ
അയൽവക്കത്തു താമസിയ്ക്കുന്ന ഏതെങ്കിലും മിടുക്കനായ
സ്കൂൾ കുട്ടിയോട് അതിന്റെ സാരം ചോദിച്ചു മനസ്സി
11*<noinclude></noinclude>
ttdf2aain07b558413aedvf9npbbqzo
താൾ:1941-pathramimamsa.pdf/98
106
84110
244342
2026-07-04T07:29:32Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '82 പത്രമീമാംസ om ലാക്കിക്കൊള്ളണം. അധീശാവകാശമെന്നും, റിസ ബാങ്കെന്നും, വണ്ണമാനദണ്ഡമെന്നും, പവൻ വിനിമയ നിരക്കൊന്നും മറ്റും പറയുന്നതിന്റെ അം അല്ലെങ്കിൽ പരസഹായം...' താൾ സൃഷ്ടിച്ചിരിക്കുന്നു
244342
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>82
പത്രമീമാംസ
om
ലാക്കിക്കൊള്ളണം. അധീശാവകാശമെന്നും, റിസ
ബാങ്കെന്നും, വണ്ണമാനദണ്ഡമെന്നും, പവൻ
വിനിമയ നിരക്കൊന്നും മറ്റും പറയുന്നതിന്റെ അം
അല്ലെങ്കിൽ പരസഹായം കൂടാതെ എങ്ങനെയാണ് പ
ത്രാധിപർ മനസ്സിലാക്കുക ?
. 65. അന്തിയ്ക്കു മുമ്പു കടലാ
സന്താപമെന്തിനു വൃഥാ ചിലരിൽ തെറ്റായ
ചിന്തിയിലും, മുരുക നല്ലൊരു കാലവും നീ.
വഴിപാടിനുള്ള തളികയെഴുന്നള്ളി ച്ചുകൊണ്ടു
ചേരുന്ന ആണ്ടിയെ പോലെ പത്രാധിപർ പല എഴു
ത്തുകാരുടേയും ഗൃഹങ്ങളിൽ കയ യറിയിറങ്ങേണ്ടതാകുന്നു.
താൻ യഥാർത്ഥത്തിൽ ഒരു മുരുകനല്ലാത്തതുകൊണ്ടു്.
ചിലർ തന്നെ അപ്രകാരം തെറ്റിദ
ിദ്ധരിയ്ക്കുന്നതായാൽ ത
ന, വ്യസനത്തിനവകാശമില്ല.
സൂചന: പ്രതിഫലം കൂടാതെ എഴുതിക്കിട്ടുന്ന ലേ
ഖനങ്ങളാകയാൽ അവയെ ഇരന്നുവാങ്ങിക്കൊള്ളണം.
66. വാപൊത്തി വാഴുമൊരു നിന്നൊടു ലേഖകന്മാർ
കോപിയിലെന്തു പിരിയാതുരിയാടി നിൽക്കൂ
പാട്ടിൽ പരുങ്ങിയൊരു ലേഖനമെങ്കിലും നീ
കിട്ടാതെ വീടു വിടുവാനിടയാക്കി ടൊ .
ഇതാ ചില വകതിരിവില്ലാത്ത ലേഖകന്മാർ തങ്ങളുടെ
സമക്ഷത്തിൽ വായ് പൊത്തി ആശ്രിതഭാവത്തിൽ വ<noinclude></noinclude>
h1p4jcun07gcj6ytujnw8vss7qxv03e
താൾ:1941-pathramimamsa.pdf/99
106
84111
244343
2026-07-04T07:29:47Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '88 ത്തിയ്ക്കുന്ന പത്രാധിപർ സാറിനോടു കയർത്തുവെന്നു വ രാം. എന്നാലും പത്രാധിപർ പിന്നൊഴിയാതെ എന്തെ ങ്കിലും പറഞ്ഞുകൊണ്ട് അവിടെത്തന്നെ നില്ക്കണം. ഒരു പക്ഷെ ലേഖക...' താൾ സൃഷ്ടിച്ചിരിക്കുന്നു
244343
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>88
ത്തിയ്ക്കുന്ന പത്രാധിപർ സാറിനോടു കയർത്തുവെന്നു വ
രാം. എന്നാലും പത്രാധിപർ പിന്നൊഴിയാതെ എന്തെ
ങ്കിലും പറഞ്ഞുകൊണ്ട് അവിടെത്തന്നെ നില്ക്കണം. ഒരു
പക്ഷെ ലേഖകൻ ക്ഷമയറ്, അദ്ദേഹം സാറിനെ
മാളികമുകളിൽനിന്നു ഗളഹസ്തം ചെയ്യുന്നതായാൽ ത
ന്നേയും, സാർ തിരിഞ്ഞുനിന്നു നേരമ്പോക്കിരിയ്ക്കട്ടെ;
ലേഖനത്തിന്റെ കായമെന്തായി?'' എന്നു ചോദിയ്ക്കു
ണം. ഈവിധത്തിൽ പറ്റിപ്പതുങ്ങി ഒരു ലേഖനമെങ്കി
ലും കരസ്ഥമാക്കിയതിനു മേലല്ലാതെ വീടു വിട്ടിറങ്ങി
പോകരുത്. കൊടാ തവനോടു വിടാതെ' എന്ന പഴ
മൊഴിയെ സാർ പ്രായോഗികമായി വ്യാഖ്യാനിച്ചുകൊ
ടുക്കുകതന്നെ വേണം.
ഏതുവിധമെങ്കിലും മലേഖനം കൈവരുത്തുന്നതിലാ
ണ് പത്രാധിപരുടെ സാമ്യം കാണേണ്ടതു്. ഹ്രസ
ദൃഷ്ടി
ികളായ പത്രാധിപന്മാർ മാത്രമേ ലേഖകന്മാരുമാ
യി മുഷിഞ്ഞിറങ്ങിപ്പോരുകയുള്ളു; ദീഘദൃഷ്ടിയുള്ള വർ
അങ്ങനെ ചെയ്യുന്നതല്ല. പത്രനായാൽ അപ്
നാകണം എന്നുണ്ടല്ലോ. കട - 2 |
ശ്ലോകം 67.
67. പത്രങ്ങളീ വിധം വേണം
പത്ര നാഥൻ നിറയ്ക്കുവാൻ
കട്ട് മുട്ടികൾ കണ്ടിട്ടു
fare tuser
വ്യാഖ്യാനം ആവശ്യമില്ല.<noinclude></noinclude>
l6hgu0pwanupometc5cv68bw8517hd4
താൾ:1941-pathramimamsa.pdf/100
106
84112
244344
2026-07-04T07:30:00Z
Vineethapee
13269
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'VIII ഉപസംഹാരം അപ്പൂസ്സാമി നേരുന്നു സ്വശിഷ്യമെല്ലാം വിശേഷാൽ മംഗളം വരാൻ. പ്രസ്തുത പദത്തിൽ ആചാപാദങ്ങൾ തൻ അജാതശിഷ്യന്മാർ മംഗളം കൈവരുവാനായി വഴി വാടു നന്നിരിയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244344
proofread-page
text/x-wiki
<noinclude><pagequality level="1" user="Vineethapee" /></noinclude>VIII
ഉപസംഹാരം
അപ്പൂസ്സാമി നേരുന്നു
സ്വശിഷ്യമെല്ലാം
വിശേഷാൽ മംഗളം വരാൻ.
പ്രസ്തുത പദത്തിൽ ആചാപാദങ്ങൾ തൻ
അജാതശിഷ്യന്മാർ മംഗളം കൈവരുവാനായി വഴി
വാടു നന്നിരിയ്ക്കുന്നു. തൃപ്പാദങ്ങളുടെ ശിഷ്യവാത്സല്യവും
ഈശ്വരഭക്തിയും കാണുക.
69. വഴി
നിങ്ങൾക്കു
കഴിവിന്നായ് രചിച്ചു. ഞാൻ
ശിഷ്യവത്സലനായ ആ ചായർ, തന്റെ ശിഷ്യപദം
സ്വീകരിക്കാൻ പോകുന്നവർ മാതൃഭ്രംശം കൂടാതെ കഴി
ഞ്ഞുകൂടുവാൻ വേണ്ടി മാത്രമായിട്ടാണ്, ശാസ്ത്രങ്ങളിൽ
വെച്ചു മഹത്തരമായ ഈ പത്രമീമാംസയെ രചിച്ചിട്ടു
10. അസ്സാമി കല്പിയ്ക്കും
തീപാലാചരികിൽ
തനി
തൊപ്പിയും ഭഗവാൻ ശുഭം.<noinclude></noinclude>
5jbarjzvl07i4c2mm2dqufxr7p49l9o
താൾ:Otta slokam Malayalam 1921.pdf/17
106
84113
244347
2026-07-04T08:09:19Z
MoosadWiki
13329
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ ' പ്രഥമഭാഗം 9 വിശ്വംഭര ഭര ത്വം മാം വിശ്വസ്മാദ്വാ ബ ഹിഷ്‍കുരു | ഉഭയോരപ്യശക്തശ്ചേത്ത്യജ വിശ്വം ഭരാ ഭിധാം ൧൮...' താൾ സൃഷ്ടിച്ചിരിക്കുന്നു
244347
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude> പ്രഥമഭാഗം 9
വിശ്വംഭര ഭര ത്വം മാം വിശ്വസ്മാദ്വാ ബ
ഹിഷ്‍കുരു | ഉഭയോരപ്യശക്തശ്ചേത്ത്യജ വിശ്വം ഭരാ
ഭിധാം ൧൮
അല്ലയോ വിശ്വംഭരനായ ഭഗവാനേ ! ഒന്നുകിൽ അങ്ങ് എന്നെ
ഭരിക്കണം. അല്ലെങ്കിൽ വിശ്വത്തിൽ നിന്ന് പുറത്താക്കണം.
രണ്ടും ചെയ്‍വാൻ അങ്ങേക്ക് കഴിവില്ലെങ്കിൽ ഇനിമേൽ വിശ്വംഭരൻ
എന്ന പേർ വേണ്ട. അത് ഉപേക്ഷിച്ചേക്കണം * * * * *
അഹഞ്ച ത്വഞ്ച രാജേന്ദ്ര ! ലോകനാഥാവുഭാവപി<noinclude><references/></noinclude>
a7odtp85e2o14xclj27q7p0tghue7fp
244348
244347
2026-07-04T09:32:30Z
MoosadWiki
13329
244348
proofread-page
text/x-wiki
<noinclude><pagequality level="1" user="MoosadWiki" /></noinclude> പ്രഥമഭാഗം 9
വിശ്വംഭര ഭര ത്വം മാം വിശ്വസ്മാദ്വാ ബ
ഹിഷ്‍കുരു | ഉഭയോരപ്യശക്തശ്ചേത്ത്യജ വിശ്വം ഭരാ
ഭിധാം ൧൮
അല്ലയോ വിശ്വംഭരനായ ഭഗവാനേ ! ഒന്നുകിൽ അങ്ങ് എന്നെ
ഭരിക്കണം. അല്ലെങ്കിൽ വിശ്വത്തിൽ നിന്ന് പുറത്താക്കണം.
രണ്ടും ചെയ്‍വാൻ അങ്ങേക്ക് കഴിവില്ലെങ്കിൽ ഇനിമേൽ വിശ്വംഭരൻ
എന്ന പേർ വേണ്ട. അത് ഉപേക്ഷിച്ചേക്കണം * * * * *
അഹഞ്ച ത്വഞ്ച രാജേന്ദ്ര ! ലോകനാഥാവുഭാവപി
ബഹൂവ്രീഹി സമാസോഹം ഷഷ്ഠീതൽ പുരു
ഷോ ഭവാൻ. ൨൦<noinclude><references/></noinclude>
g88271kunu7c2aal7rk72tuzjf3phfp