വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.10
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
തിരുഹൃദയ ജപമാല
0
4432
244751
203798
2026-07-11T12:54:55Z
~2026-39092-88
13439
244751
wikitext
text/x-wiki
മിശിഹായുടെ ദിവ്യാത്മാവേ!<br />
എന്നെ ശുദ്ധീകരിക്കണമേ.
മിശിഹായുടെ തിരുശരീരമേ!<br />
എന്നെ രക്ഷിക്കണമേ.
മിശിഹായുടെ തിരുരക്തമേ! <br />
എന്നെ ലഹരി പിടിപ്പിക്കണമേ.
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! <br />
എന്നെ കഴുകണമെ.
മിശിഹായുടെ കഷ്ടാനുഭവമെ!<br />
എന്നെ ധൈര്യപ്പെടുത്തണമേ.
നല്ല ഈശോ! <br />
എന്റെ അപേക്ഷ കേൾക്കണമേ.
അങ്ങേ തിരുമുറീവുകളുടെ ഇടയിൽ <br />
എന്നെ മറച്ചു കൊള്ളണമേ.
അങ്ങിൽ നിന്നു പിരിഞ്ഞുപൊകുവാൻ <br />
എന്നെ അനുവദിക്കരുതേ.
ദുഷ്ടശത്രുവിൽ നിന്ന്, <br />
എന്നെ കാത്തുകൊള്ളണമേ.
എന്റെ മരണനേരത്തിൽ, <br />
എന്നെ അങ്ങേ പക്കലേക്ക് വിളിക്കേണമേ.
അങ്ങേ പരിശുദ്ധന്മാരോടുകൂടെ,
നിത്യമായി അങ്ങേ സ്തുതിക്കുന്നതിന്, <br />
അങ്ങേ അടുക്കൽ വരുവാൻ എന്നോടു കൽപ്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ! <br />
എന്റെ ഹൃദയം അങ്ങേ ദിവ്യ ഹൃദയത്തിന് ഒത്തതാക്കണമേ.
'''ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ'''
''' അങ്ങ് എന്റെ സ്നേഹമായിരിക്കണമേ''' '''(10 പ്രാവശ്യം)'''
മറിയത്തിൻറെ മാധുര്യമുള്ള വിമലഹൃദയമേ!<br />
എന്റെ സഹായമായിരിക്കണേ
'''ഹൃദയശാന്തതയും എളിമയുമുള്ള ഈശോ - എന്റെ ഹൃദയം അങ്ങേ തിരു ഹൃദയത്തിന് ഒത്തതാക്കണമേ.'''
'''5 ദശകങ്ങൾക്ക് ശേഷം'''
ഇശോയുടെ മാധുര്യമുള്ള തിരുഹൃദയമേ - ഞങ്ങളുടെമേൽ അലിവുണ്ടാ യിരിക്കണമേ.<br />
അമലോത്ഭവമറിയത്തിൻറെ കറയില്ലാത്ത വിമലഹൃദയമേ - ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.<br />
തിരുഹൃദയത്തിന്റെ നാഥേ - ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.<br />
ഈശോയുടെ തിരുഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ.<br />
മരണവേദന അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ - മരിക്കുന്നവരുടെ മേൽ കൃപയായിരിക്കണമേ (3)
[[വർഗ്ഗം:ക്രൈസ്തവ പ്രാർത്ഥനകൾ]]
jeei9r1qclrbzc8un4k2ygnz4ncqg35
സൂചിക:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf
104
16844
244778
61253
2026-07-12T02:00:27Z
Manojk
804
244778
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=[[:വർഗ്ഗം:ഇടപ്പള്ളി_രാഘവൻ_പിള്ളയുടെ_കൃതികൾ|വർഗ്ഗം:ഇടപ്പള്ളി_രാഘവൻ_പിള്ളയുടെ_കൃതികൾ]]
|Subtitle=
|Volume=
|Issue=
|Edition=
|Author=ഇടപ്പള്ളി രാഘവൻ പിള്ള
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=
|Address=
|Printer=
|Year=കൊല്ലവർഷം - 1110
|Source=pdf
|Image=1
|Progress=C
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=<references/>
}}
s0c0sotva73dlt04k9fidoru00rx62n
സൂചിക:Baalasangkaram 1927.pdf
104
29401
244779
105346
2026-07-12T02:23:26Z
Manojk
804
244779
proofread-index
text/x-wiki
{{:MediaWiki:Proofreadpage_index_template
|wikidata_item=
|Title=ബാലശങ്കരം
|Subtitle=
|Volume=
|Issue=
|Edition=
|Author=കൊളത്തേരി ശങ്കരമേനോൻ
|Foreword_Author=
|Translator=
|Editor=
|Illustrator=
|Lyricist=
|Composer=
|Singer=
|Publisher=ഗവൺമെന്റ് ഓഫ് ട്രാവൻകൂർ
|Address=തിരുവനന്തപുരം
|Printer=
|Year=1927
|Source=pdf
|Image=1
|Progress=MS
|Pages=<pagelist />
|Volumes=
|Remarks=
|Notes=
|Header=
|Footer=<references/>
}}
i9thcprprgl1iok615td1w7foz5kfa9
താൾ:Kalithozhi (Changampuzha).pdf/1
106
81378
244744
242271
2026-07-11T12:00:28Z
Yasyasmine
13428
244744
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude>കളിത്തോഴി
ചങ്ങമ്പുഴ<noinclude></noinclude>
ducj5x5uaeah69c7uraut4xiveyjl3v
താൾ:Prithikaradurga (Changampuzha).pdf/61
106
81595
244764
240933
2026-07-11T13:27:57Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244764
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>“എന്തിനു, വിഗ്ഡിസ് ഇനിയൊരു കൊച്ചുകുഞ്ഞൊന്നുമല്ല, വയസ്സു പതിനെട്ടു കഴിഞ്ഞു,'' ടോർബ് ജോർഗ്' പറഞ്ഞു: “അവൾ കേൾക്കുന്നതാണ് നല്ലത് — എന്നാലവൾക്കു കരുതിയിരിക്കാം-അതൊക്കെയങ്ങു വിശ്വസിക്കാൻ ആളുകളത്ര പൊങ്ങച്ചന്മാരാകുന്നതു മഹാ കഷ്ടമാണു് –അയാൾ ഈ പ്രദേശങ്ങളിൽ കിടന്ന കാലത്തു കുറെ പാട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടു്'; അവയെല്ലാം വിഗ്ഡിസ്സിനെക്കുറിച്ചാണു് -കാാറെ വിഗ്ഡിസ്സിനെ കൊള്ള ചെയ്തിട്ടുണ്ടെന്ന കഥ പരത്തിയതും മറ്റാരുമല്ല, യോട്ടാണു്. പക്ഷേ, തങ്ങളുടെ പിടിയിൽനിന്നകന്നു നില്ക്കുന്ന വസ്തുക്കളെ . കൊച്ചുകുഞ്ഞുങ്ങൾ, കൊഞ്ഞനംകുത്തിപ്പരിഹസിക്കുന്നതുപോലെയാണ് അയാളുടെ പെരുമാറ്റമെന്നുള്ളത് എല്ലാവർക്കും നന്നായറിയാം".
"യോട്ട് ഒരിക്കലും അതു പറഞ്ഞിട്ടില്ല,'' ഈസാ പറഞ്ഞു: “ആർണേയുടെ മക്കളാണു് ആ കഥ കെട്ടിപ്പുറപ്പെടുവിച്ചതു്; നാടൊട്ടുക്കു ദുഷ്പ്രവാദവും ചുമന്നുകൊണ്ടു നടക്കുന്നന്നതു് അവന്മാരാണു്.''
വിഗ്ഡിസ് ബെഞ്ചിൻ്റെ പുറത്ത് ഇരുന്നു. അവർ സംസാരിക്കുമ്പോൾ അവളുടെ മുഖം മാറിമാറി ചുവക്കുകയും വെളുക്കുകയും ചെയ്തു. "യോട്ട്' എന്നെക്കുറിച്ച് ഒരൊറ്റ വാക്കു പറഞ്ഞിട്ടുണ്ടെന്നു ഞാൻ ഒരിക്കലും വിശ്വസിക്കുകയില്ല,” അവൾ പറഞ്ഞു:
അനന്തരം ടോർബ് ജോർഗ് പാടി:__
"കൺമണിയവൾതൻ പിതാവിന്റെ
കമ്രസൽക്കാരശാലയിൽ,<noinclude></noinclude>
ppxf7ljzerg2vipamkxzbjvwfyzobhv
244861
244764
2026-07-12T07:14:17Z
Vidya (SDCF)
13218
244861
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>“എന്തിനു, വിഗ്ഡിസ് ഇനിയൊരു കൊച്ചുകുഞ്ഞൊന്നുമല്ല, വയസ്സു പതിനെട്ടു കഴിഞ്ഞു,'' ടോർബ് ജോർഗ്' പറഞ്ഞു: “അവൾ കേൾക്കുന്നതാണ് നല്ലത് — എന്നാലവൾക്കു കരുതിയിരിക്കാം-അതൊക്കെയങ്ങു വിശ്വസിക്കാൻ ആളുകളത്ര പൊങ്ങച്ചന്മാരാകുന്നതു മഹാ കഷ്ടമാണു് –അയാൾ ഈ പ്രദേശങ്ങളിൽ കിടന്ന കാലത്തു കുറെ പാട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടു്'; അവയെല്ലാം വിഗ്ഡിസ്സിനെക്കുറിച്ചാണു് -കാാറെ വിഗ്ഡിസ്സിനെ കൊള്ള ചെയ്തിട്ടുണ്ടെന്ന കഥ പരത്തിയതും മറ്റാരുമല്ല, യോട്ടാണു്. പക്ഷേ, തങ്ങളുടെ പിടിയിൽനിന്നകന്നു നില്ക്കുന്ന വസ്തുക്കളെ . കൊച്ചുകുഞ്ഞുങ്ങൾ, കൊഞ്ഞനംകുത്തിപ്പരിഹസിക്കുന്നതുപോലെയാണ് അയാളുടെ പെരുമാറ്റമെന്നുള്ളത് എല്ലാവൎക്കും നന്നായറിയാം".
"യോട്ട് ഒരിക്കലും അതു പറഞ്ഞിട്ടില്ല,'' ഈസാ പറഞ്ഞു: “ആർണേയുടെ മക്കളാണു് ആ കഥ കെട്ടിപ്പുറപ്പെടുവിച്ചതു്; നാടൊട്ടുക്കു ദുഷ്പ്രവാദവും ചുമന്നുകൊണ്ടു നടക്കുന്നന്നതു് അവന്മാരാണു്.''
വിഗ്ഡിസ് ബെഞ്ചിൻ്റെ പുറത്ത് ഇരുന്നു. അവർ സംസാരിക്കുമ്പോൾ അവളുടെ മുഖം മാറിമാറി ചുവക്കുകയും വെളുക്കുകയും ചെയ്തു. "യോട്ട്' എന്നെക്കുറിച്ച് ഒരൊറ്റ വാക്കു പറഞ്ഞിട്ടുണ്ടെന്നു ഞാൻ ഒരിക്കലും വിശ്വസിക്കുകയില്ല,” അവൾ പറഞ്ഞു:
അനന്തരം ടോർബ് ജോർഗ് പാടി:__
"കൺമണിയവൾതൻ പിതാവിന്റെ
കമ്രസൽക്കാരശാലയിൽ,<noinclude></noinclude>
f9n0rodpz116q1gg1lb03riq7hjdapj
താൾ:Prithikaradurga (Changampuzha).pdf/62
106
81597
244863
240935
2026-07-12T07:34:56Z
Vidya (SDCF)
13218
244863
proofread-page
text/x-wiki
<noinclude><pagequality level="3" user="Archana N. p" /></noinclude>ആ നതാംഗിതന്നന്തികത്തന്നു
ഞാനിരിക്കുന്ന വേളയിൽ,
മന്ദമന്ദം പുളകപൂർവ്വകം
മന്ദഹാസസമന്വിതം,
മോടിവാച്ചൊരാച്ചൂൎണ്ണകോശങ്ങൾ
മാടിമാടിയൊതുക്കി ഞാൻ!
നിശ്ചലം, നിദ്രാലോലുപം, ഗേഹം,
നിൎജ്ജനം, നിശീഥാന്തരം....
ഞാനു,മെൻ ചാരെ,പ്പുഞ്ചിരി പെയെതൻ
പ്രാണനായീടുമോമലും;
ആ നിശീഥാന്തരംഗകം, ഹാ, ഹാ
മാനസോത്സവദായകം!
തങ്ങിനില്ക്കുമാ രാത്രിയെൻമനോ..
രംഗവീഥിയിലെന്നുമേ!
പക്ഷേ, ഞാനൊരിക്കലുംകേട്ടിട്ടില്ല എയോൾവ്
ആർണെസൺ ഒരു പാട്ടെഴുത്തുകാരനാണു് എന്നു്” .
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ടോർബ് ജോർഗ് തുടൎന്നു:-
"പ്രണയാൎദ്രർ, മൗനമായവ—
രിരുന്നൂ_അവർ
വനവീഥിയിൽ വാഴുമാ
പ്പൈങ്കിളികൾ!_<noinclude></noinclude>
fpw2mrkqjl0bibzx5hhm2xt36qglxfz
244864
244863
2026-07-12T07:35:21Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244864
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ആ നതാംഗിതന്നന്തികത്തന്നു
ഞാനിരിക്കുന്ന വേളയിൽ,
മന്ദമന്ദം പുളകപൂർവ്വകം
മന്ദഹാസസമന്വിതം,
മോടിവാച്ചൊരാച്ചൂൎണ്ണകോശങ്ങൾ
മാടിമാടിയൊതുക്കി ഞാൻ!
നിശ്ചലം, നിദ്രാലോലുപം, ഗേഹം,
നിൎജ്ജനം, നിശീഥാന്തരം....
ഞാനു,മെൻ ചാരെ,പ്പുഞ്ചിരി പെയെതൻ
പ്രാണനായീടുമോമലും;
ആ നിശീഥാന്തരംഗകം, ഹാ, ഹാ
മാനസോത്സവദായകം!
തങ്ങിനില്ക്കുമാ രാത്രിയെൻമനോ..
രംഗവീഥിയിലെന്നുമേ!
പക്ഷേ, ഞാനൊരിക്കലുംകേട്ടിട്ടില്ല എയോൾവ്
ആർണെസൺ ഒരു പാട്ടെഴുത്തുകാരനാണു് എന്നു്” .
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ടോർബ് ജോർഗ് തുടൎന്നു:-
"പ്രണയാൎദ്രർ, മൗനമായവ—
രിരുന്നൂ_അവർ
വനവീഥിയിൽ വാഴുമാ
പ്പൈങ്കിളികൾ!_<noinclude></noinclude>
pd9wek1mhg81nxn2rar59vcx8du1qhh
താൾ:Prithikaradurga (Changampuzha).pdf/63
106
81599
244865
240936
2026-07-12T07:39:50Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244865
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>ദിവസങ്ങൾ വളരെ..
കടന്നിരുന്നൂ
സവിലാസഗ്രീഷ്മം
പറന്നിരുന്നു.
അഴകിയനാടവിയിൽ നില്ക്കു
മാത്തേനൊലി—
പ്പഴമേറെയെനിയ്ക്കോമൽ
പറിച്ചുതന്നു.
അമൃതസമാനങ്ങൾ മധുരങ്ങ,
ളവ ഞങ്ങ–
ളമിതകുതുകത്തോ
ടെടുത്തു തിന്നു.
കിളിവേട്ടയിലിയലുന്നതിലധികം
രസകരമാണ-
ക്കളമൊഴിയുമൊനി-
ച്ചെഴും വിനോദം!''
“ഇന്നു സായാഹ്നത്തിലേയ്ക്കു വേണ്ടിടത്തോളം പാട്ടുകൾ ഇപ്പോൾ ഞാൻ കേട്ടുകഴിഞ്ഞു.” വിഗ്ഡിസ് പ്രസ്താവിച്ചു. അവൾ പോയിക്കിടക്കമേൽ കിടപ്പായി. ഈസാ അവളോടൊന്നിച്ചു ചെന്നു കിടന്നു; അന്നു രാത്രി വിഗ്ഡിസ്സിനു് അത്രയധികം ഉറക്കമൊന്നുമുണ്ടായില്ലെന്നു' അവൾക്കു നല്ലപോലെ മനസ്സിലായി; പക്ഷേ വിഗ്ഡിസ് അനങ്ങാതെ കിടന്നേതയുള്ളൂ; ഒന്നും മിണ്ടിയില്ല.<noinclude></noinclude>
tihy7xlq8nkq038njbdvgn3mdiqa14i
താൾ:Prithikaradurga (Changampuzha).pdf/64
106
81602
244867
240937
2026-07-12T07:43:39Z
Vidya (SDCF)
13218
/* സാധൂകരിച്ചവ */
244867
proofread-page
text/x-wiki
<noinclude><pagequality level="4" user="Vidya (SDCF)" /></noinclude>പിറ്റേദിവസം വിഗ്ഡിസ് ഗുന്നാറുടെ സമീപം ചെന്നു്, തൊട്ടടുത്തുള്ള ഒരിരിപ്പിടത്തിൽ ആസനസ്ഥയായി.അവൾ ചോദിച്ചു:
"വെറ്റെർലൈഡിൻ്റെ ചാൎച്ചക്കാരനായ യോട്ട് ഗിസ്റ്റേഴ്സൺ ഇവിടെ വന്ന്, അച്ഛൻ്റെ മകളെ വിവാഹം കഴിച്ചു തരേണമെന്നപേക്ഷിച്ചാൽ അച്ഛൻ എന്തു മറുപടി കൊടുക്കും?”
"അവൻ ആദ്യംതന്നെ ഇവിടെ, എന്റെ വീട്ടിൽ, ഒന്നു വരട്ടെ,'' ഗുന്നാർ മറുപടി പറഞ്ഞു: "അപ്പോൾ അവൻ എന്നും ഓൎക്കുന്ന മട്ടിലൊരു മറുപടി ഞാൻ കൊടുക്കാം. പക്ഷേ, ഇപ്പോൾ എൻ്റെ മുമ്പിൽ അവന്റെ മുഞ്ഞി കാണിക്കാൻ അവന്നത്ര ധൈര്യം കാണുമെന്ന്. എനിക്കു തോന്നുന്നില്ല.''
“പക്ഷേ, കാാറെയും യോട്ടും തമ്മിലുള്ള ആ കാര്യം അവർ തമ്മിൽത്തന്നെ പറഞ്ഞൊതുക്കിക്കഴിഞ്ഞല്ലോ.'
" വെറ്റർലൈഡാണ് കാാറെയെപ്പറഞ്ഞു സമാധാനിപ്പിച്ചു് ഒരുതരത്തിൽ കാൎയ്യം കലാശിപ്പിച്ചത്," ഗുന്നാർ മറുപടി പറഞ്ഞു: "അല്ലാതെ യോട്ടല്ല. എന്റെ സൗഹാൎദ്ദത്തിനു് ഇത്രയും നീചമായ വിധത്തിൽ ഇതുവരെ മറ്റാരും പ്രതിഫലം തന്നിട്ടില്ല.''
“എയോൾവും നമ്മളും തമ്മിൽ നടന്നിട്ടുള്ളതൊന്നും അയാൾ അറിഞ്ഞിരിക്കാൻ തരമില്ല,'' വിഗ്ഡിസ് പറഞ്ഞു.<noinclude></noinclude>
2wqhfrw94yr6cggjqxzahxxtmcjoxml
244868
244867
2026-07-12T07:44:03Z
Vidya (SDCF)
13218
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244868
proofread-page
text/x-wiki
<noinclude><pagequality level="3" user="Vidya (SDCF)" /></noinclude>പിറ്റേദിവസം വിഗ്ഡിസ് ഗുന്നാറുടെ സമീപം ചെന്നു്, തൊട്ടടുത്തുള്ള ഒരിരിപ്പിടത്തിൽ ആസനസ്ഥയായി.അവൾ ചോദിച്ചു:
"വെറ്റെർലൈഡിൻ്റെ ചാൎച്ചക്കാരനായ യോട്ട് ഗിസ്റ്റേഴ്സൺ ഇവിടെ വന്ന്, അച്ഛൻ്റെ മകളെ വിവാഹം കഴിച്ചു തരേണമെന്നപേക്ഷിച്ചാൽ അച്ഛൻ എന്തു മറുപടി കൊടുക്കും?”
"അവൻ ആദ്യംതന്നെ ഇവിടെ, എന്റെ വീട്ടിൽ, ഒന്നു വരട്ടെ,'' ഗുന്നാർ മറുപടി പറഞ്ഞു: "അപ്പോൾ അവൻ എന്നും ഓൎക്കുന്ന മട്ടിലൊരു മറുപടി ഞാൻ കൊടുക്കാം. പക്ഷേ, ഇപ്പോൾ എൻ്റെ മുമ്പിൽ അവന്റെ മുഞ്ഞി കാണിക്കാൻ അവന്നത്ര ധൈര്യം കാണുമെന്ന്. എനിക്കു തോന്നുന്നില്ല.''
“പക്ഷേ, കാാറെയും യോട്ടും തമ്മിലുള്ള ആ കാര്യം അവർ തമ്മിൽത്തന്നെ പറഞ്ഞൊതുക്കിക്കഴിഞ്ഞല്ലോ.'
" വെറ്റർലൈഡാണ് കാാറെയെപ്പറഞ്ഞു സമാധാനിപ്പിച്ചു് ഒരുതരത്തിൽ കാൎയ്യം കലാശിപ്പിച്ചത്," ഗുന്നാർ മറുപടി പറഞ്ഞു: "അല്ലാതെ യോട്ടല്ല. എന്റെ സൗഹാൎദ്ദത്തിനു് ഇത്രയും നീചമായ വിധത്തിൽ ഇതുവരെ മറ്റാരും പ്രതിഫലം തന്നിട്ടില്ല.''
“എയോൾവും നമ്മളും തമ്മിൽ നടന്നിട്ടുള്ളതൊന്നും അയാൾ അറിഞ്ഞിരിക്കാൻ തരമില്ല,'' വിഗ്ഡിസ് പറഞ്ഞു.<noinclude></noinclude>
5dpto94gl0euwc71dsq8wd3iiiyjw88
താൾ:Pellisum Melisandayum (Changampuzha).pdf/2
106
82024
244745
244215
2026-07-11T12:34:19Z
Kappiri
13430
244745
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും
മെലിസാന്ദയും
(ഒരു ബൽജിയൻ നാടകം)
മൂലഗ്രന്ഥകാരൻ:
മോറിസ് മേററർലിൻക്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.
ഇടപ്പള്ളി
PUBLISHERS
THE MANGALODAYAM ETD:
TRICHUR<noinclude></noinclude>
ipvniadhi9f2eg6lu8m4lurgsu50c7u
244746
244745
2026-07-11T12:36:10Z
Kappiri
13430
244746
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും
മെലിസാന്ദയും
(ഒരു ബൽജിയൻ നാടകം)
മൂലഗ്രന്ഥകാരൻ:
മോറിസ് മേററർലിൻക്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.
ഇടപ്പള്ളി
PUBLISHERS
THE MANGALODAYAM ETD:
TRICHUR<noinclude></noinclude>
803xeu54tpi2gw08p456b3j5shci9os
244747
244746
2026-07-11T12:37:14Z
Kappiri
13430
244747
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും
മെലിസാന്ദയും
(ഒരു ബൽജിയൻ നാടകം)
മൂലഗ്രന്ഥകാരൻ:
മോറിസ് മേററർലിൻക്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.
ഇടപ്പള്ളി
PUBLISHERS
THE MANGALODAYAM ETD:
TRICHUR<noinclude></noinclude>
9quna1gld7pphzefebhmh4nk8s2yl74
244748
244747
2026-07-11T12:44:22Z
Kappiri
13430
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244748
proofread-page
text/x-wiki
<noinclude><pagequality level="3" user="Kappiri" /></noinclude>പെല്ലീസും
മെലിസാന്ദയും
(ഒരു ബൽജിയൻ നാടകം)
മൂലഗ്രന്ഥകാരൻ:
മോറിസ് മേററർലിൻക്
പരിഭാഷകൻ:
ചങ്ങമ്പുഴ കൃഷ്ണപിളള, എം. എ.
ഇടപ്പള്ളി
PUBLISHERS
THE MANGALODAYAM ETD:
TRICHUR<noinclude></noinclude>
2o2gse0xxkewmwj1t4623ocl9gc7kwz
താൾ:Pellisum Melisandayum (Changampuzha).pdf/4
106
82026
244752
241627
2026-07-11T12:58:31Z
Kappiri
13430
244752
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മോറിസ് മേററർലിൻക
പെല്ലീസും മെലിസാന്ദയും
(ഒരു ബൽജിയൻ നാടകം)<noinclude></noinclude>
btil3ijn4hq4i3fd558x65fsh71qb1p
താൾ:Pellisum Melisandayum (Changampuzha).pdf/6
106
82028
244749
244216
2026-07-11T12:49:15Z
HiranyaSarang
13432
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244749
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>ഒന്നാമങ്കം
രംഗം ഒന്നു
(കൊട്ടാരത്തിലെ വാതിൽ)
വേലക്കാരികൾ (അകത്ത്)
വാതലു തൊറന്നാട്ടെ! വാതലു തൊറന്നാട്ടെ!
(Ⓡ
കാവൽക്കാരൻ (അകത്ത്)
ആരാവടെ? എന്തിനാ നിങ്ങളെന്നെ വന്നൊണർത്ത്യേ
കൊച്ചു വാതലുകളില്യോ?
പൊറത്തേക്ക്യു പോണെങ്കി അതിക്കൂട്യുറങ്ങി
പ്പോവരുതോ? വേണ്ടടത്തോളോണ്ടല്ലോ അത്തരം വാതൽ ......
ഒരു ഭൂത്യ (അകത്ത്)
വാതിക്കെക്കെടക്കണ കല്ലും, വാതലും, ചവിട്ടുപടിം
നല്ലോണം വെള്ളാഴിച്ചു കഴുകാനാ ഞങ്ങൾ വന്നേക്കണേ; ഉം, തൊറന്നാട്ടെ! തൊറന്നാട്ടെ!
മറെറാരു വേലക്കാരി (അകത്ത്)
വല്യേ വല്യേ മഹാ കാര്യങ്ങളൊക്കെ ഒണ്ടാവാൻ പോണു. എളുപ്പോന്നു തൊറക്കാനേയ്!
കാവൽക്കാരൻ
നിക്കൂ ! നിക്കൂ ! എന്നെക്കൊണ്ടു തന്നെ സാധിക്ക്യോന്നറി
ഞ്ഞുടാ ഈ വാതലു വലിച്ചു തൊറക്കാൻ. ഒരിക്കലും ഇതുവരെ
ഇതു തൊറന്നിട്ടില്ല. അകത്തുതന്നെ നിക്കൂ............<noinclude></noinclude>
5j22zqusfxaot7ujqbdxt5lm9rraoig
താൾ:Pellisum Melisandayum (Changampuzha).pdf/7
106
82029
244750
244218
2026-07-11T12:52:37Z
HiranyaSarang
13432
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244750
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും
ആദ്യത്തെ വേലക്കാരി
പൊറത്തൊക്കെ നല്ലോണം വെട്ടം വീണട്ടൊണ്ട് ..
ദേ,എനിക്കീ വെടവീക്കൂടെ നോക്ക്യാക്കാണാം സൂര്യനെ .....
കാവൽക്കാരൻ
ഇതാ വല്ല്യേ താക്കോലുകൾ....ഹോ! ഇതെന്താച്ച്യാ
ഒണ്ടാക്കണേ, ഈ തഴതും പൂട്ടും എല്ലാം.... ഒന്നിങ്ങു വന്നാട്ടെ,
....എന്നെക്കൊണ്ടു തന്നെ ഒക്കില്ല....ഒന്നെന്നെ സഹായിച്ചാട്ടെ
.......
എല്ലാ വേലക്കാരികളും
ഞങ്ങൾ വലിക്കുകയാ....ഞങ്ങൾ വലിക്കുകയാ....
രണ്ടാമത്തെ വേലക്കാരി
ഇതു തൊറക്കുന്നു തോന്നണില്ല....
ഒന്നാമത്തെ വേലക്കാരി
ആങ്! ങ് ആ ! തൊറന്നു തൊടങ്ങണു .....പയ്യെപ്പയ്യെത്തൊറന്നു തൊടങ്ങണു
കാവൽക്കാരൻ,
ഹോ, എന്തൊരു കറ കറ ശബ്ദാ അതൊണ്ടാക്കണേ!
അകത്തൊള്ളാരെ മുഴുവൻ അതൊണർത്തും........
രണ്ടാമത്തെ വേലക്കാരി
(തിണ്ണയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട്)
ഓ!പൊറത്തൊക്കെ പണ്ടയ്ക്കു പണ്ടേ വെട്ടംവീണു കഴിഞ്ഞു.
ആദ്യത്തെ വേലക്കാരി
അതാ സൂര്യനുദിക്കണു ......കടലിനുമീതെ.
കാവൽക്കാരൻ
ഹാവൂ, ഒരുവിധോന്നു തൊറന്നു അപ്പാ! ഹെന്തൊരു പാട്!.....<noinclude></noinclude>
2wrxpx9q7c17n8dcnespg8shjy8og8a
താൾ:Pellisum Melisandayum (Changampuzha).pdf/8
106
82030
244753
241631
2026-07-11T13:04:53Z
HiranyaSarang
13432
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244753
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>പെലീസും മെലിസാന്ദയും
എല്ലാ വേലക്കാരികളും ഇറയത്തു പ്രത്യക്ഷപ്പെടുന്നു. വി
ഇങ്ങനെയാണവർ കടന്നെത്തുന്നത്.
വാതിലെക്കെടക്കണ ഈ കല്ലു മൊതൽ കഴികിക്കൊട
രണ്ടാമത്തെ വേലക്കാരി
ഇതു മുഴുവൻ കഴികി വൃത്താക്കാൻ ഒരിക്കലും നമ്മളെ കൊണ്ടു സാധിക്കൂല്ല
മറ്റു വേലക്കാരികൾ
വള്ളം കൊണ്ടെന്നാട്ടെ! വെള്ളം കൊണ്ടാട്ടെ
കാവൽക്കാരൻ
അതെ, അതെ; വെള്ളോഴിച്ചാട്ടെ;
വെള്ളോഴിച്ചാട്ടെ;
ഒരു മല വെള്ളം മുഴുവൻ കോരിയൊഴിച്ചോളൂ . എന്നാലും,
ഞാൻ പറയണു, ഒരിക്കലും നിങ്ങക്കാപ്പണി ചെയ്തു തീർക്കാൻ
സാധിക്കൂല്ല........
രംഗം രണ്ടു
ഒരു വനം
മെലിസാന്ദ ഒരു കിണറിനരികെ പ്രത്യക്ഷപ്പെടുന്നു. ഗോളംഡ് പ്രവേശിക്കുന്നു. :]
ഗോളാഡ്
ഈ വനത്തിൽനിന്നു പുറത്തിറങ്ങാൻ ഒരിക്കലും ഞാൻ
വഴി കണ്ടെത്തുകയില്ല. ദൈവത്തിനറിയാം, ആ മൃഗം എ
വിടേയ്ക്കാണെന്നെ നയിച്ചിരിക്കുന്നതെന്ന്. മരിച്ചു പോകുന്ന
വിധത്തിൽ അതിനെ മുറിപ്പെടുത്തി. ഇതാ രക്തത്തിൻറ
പാടുകൾ. എന്നിരുന്നാലും, എനിക്കിപ്പോൾ അതിനെ കാ
ണാൻ സാധിക്കാതായി. എനിക്കു വഴി തെറ്റി. ഞാൻ ന
ശിച്ചുവെന്നാണ് തോന്നുന്നത് എന്റെ നായ്ക്കൾക്കും എ
8<noinclude></noinclude>
stqmygmc9b6ce66i6cbwc3gvozkpxjn
244755
244753
2026-07-11T13:05:41Z
HiranyaSarang
13432
244755
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും
എല്ലാ വേലക്കാരികളും ഇറയത്തു പ്രത്യക്ഷപ്പെടുന്നു. വി
ഇങ്ങനെയാണവർ കടന്നെത്തുന്നത്.
വാതിലെക്കെടക്കണ ഈ കല്ലു മൊതൽ കഴികിക്കൊട
രണ്ടാമത്തെ വേലക്കാരി
ഇതു മുഴുവൻ കഴികി വൃത്താക്കാൻ ഒരിക്കലും നമ്മളെ കൊണ്ടു സാധിക്കൂല്ല
മറ്റു വേലക്കാരികൾ
വള്ളം കൊണ്ടെന്നാട്ടെ! വെള്ളം കൊണ്ടാട്ടെ
കാവൽക്കാരൻ
അതെ, അതെ; വെള്ളോഴിച്ചാട്ടെ;
വെള്ളോഴിച്ചാട്ടെ;
ഒരു മല വെള്ളം മുഴുവൻ കോരിയൊഴിച്ചോളൂ . എന്നാലും,
ഞാൻ പറയണു, ഒരിക്കലും നിങ്ങക്കാപ്പണി ചെയ്തു തീർക്കാൻ
സാധിക്കൂല്ല........
രംഗം രണ്ടു
ഒരു വനം
മെലിസാന്ദ ഒരു കിണറിനരികെ പ്രത്യക്ഷപ്പെടുന്നു. ഗോളംഡ് പ്രവേശിക്കുന്നു. :]
ഗോളാഡ്
ഈ വനത്തിൽനിന്നു പുറത്തിറങ്ങാൻ ഒരിക്കലും ഞാൻ
വഴി കണ്ടെത്തുകയില്ല. ദൈവത്തിനറിയാം, ആ മൃഗം എ
വിടേയ്ക്കാണെന്നെ നയിച്ചിരിക്കുന്നതെന്ന്. മരിച്ചു പോകുന്ന
വിധത്തിൽ അതിനെ മുറിപ്പെടുത്തി. ഇതാ രക്തത്തിൻറ
പാടുകൾ. എന്നിരുന്നാലും, എനിക്കിപ്പോൾ അതിനെ കാ
ണാൻ സാധിക്കാതായി. എനിക്കു വഴി തെറ്റി. ഞാൻ ന
ശിച്ചുവെന്നാണ് തോന്നുന്നത് എന്റെ നായ്ക്കൾക്കും എ
8<noinclude></noinclude>
d67q28btc085xfkfkrqcphlh7gkg8ty
താൾ:Pellisum Melisandayum (Changampuzha).pdf/9
106
82031
244758
241632
2026-07-11T13:12:00Z
Anju Muraleedharan
13436
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244758
proofread-page
text/x-wiki
<noinclude><pagequality level="3" user="Anju Muraleedharan" /></noinclude>പെല്ലീസും മെലിസാന്ദയും
ന്നെ കണ്ടുപിടിക്കുക സാദ്ധ്യമല്ല. ഞാൻ ഇനിയെൻ കാത
ചുവടുകൾ നോക്കി പിൻതിരിഞ്ഞുകളയാം........ആരോ ഒരാൾ
കരയുന്നപോലെ തോന്നുന്നല്ലോ. ഒരു ശബ്ദം....എനിക്ക്....
ഓഹോ വെള്ളത്തിന്റെ വക്കത്തു എന്താണത് , ആ കാണുന്നത്
ഒരു കൊച്ചു പെൺകിടാവിരുന്നു കരയുകയാ
ണോ? (ചുമയ്ക്കുന്നു) ഞാൻ പറയുന്നത് അവൾ കേൾക്കുന്നുണ്ടെന്നു തോന്നുന്നില്ല. എനിക്ക് അവളുടെ മുഖം കണ്ടുകൂടാ.
(അദ്ദേഹം അടുത്തേയ്ക്കും പതുക്കെ നീങ്ങിനീങ്ങിച്ചെന്നു മെലി
സാന്ദയുടെ തോളിൽ തൊടുന്നു എന്തിനാണ് നീയിങ്ങനെ ക
റയുന്നത്? (മെലിസാന്ദ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് അവിടെ
നിന്നും ഓടിപ്പോകാൻ ഉദ്യമിക്കുന്നു0) ഒന്നും പേടിക്കേണ്ട
നിനക്കൊട്ടും ഭയപ്പെടേണ്ടതായിട്ടില്ല. എന്തിനാണ് നീയി
ങ്ങനെ കരയുന്നത് ? ഇവിടെയിങ്ങനെ തനിച്ചിരുന്നു?
മെലിസാന്ദ
എന്നെ തൊടരുതേ! എന്നെ തൊടരുതേ!
ഗോളാഡ്
ഒട്ടും ഭയപ്പെടേണ്ട.... ഞാൻ നിന്നെ ഒന്നും ഉപദ്രവിക്കി
നീയൊരു സുന്ദരിയാണല്ലോ!
മെലിസാന്ദ
എന്നെ തൊടരുത്! എന്നെ തൊടരുത് ! അല്ലെങ്കിൽ
ഞാൻ വെള്ളത്തിലേയ്ക്ക് എടുത്തു ചാടും.........
ഗോളാഡ്
ഞാൻ നിന്നെ തൊടില്ല.... നോക്കൂ, ഞാനിതാ ഇവിടെ
ശരിക്കും ഈ മരത്തിനെതിരെ. ഒരിക്കലും നീ ഭയപ്പെട്ടുകൂടാ
ആരെങ്കിലും നിന്നെ ഉപദ്രവിച്ചോ?
4<noinclude></noinclude>
tg840es5vc3778i5qqvkvgvbabxyprh
താൾ:Pellisum Melisandayum (Changampuzha).pdf/10
106
82032
244759
241633
2026-07-11T13:15:00Z
Diya Laneesh
13435
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244759
proofread-page
text/x-wiki
<noinclude><pagequality level="3" user="Diya Laneesh" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
ഓ, ഉവ്വ്! ഉവ്വ്!
(അവൾ തേങ്ങിയേങ്ങി കരയുന്നു)
ഗോളാഡ്
ആരാണ് നിന്നെ ഉപദ്രവിച്ചത്?
മെലിസാന്ദ
അവർ എല്ലാവരും! അവർ എല്ലാവരും!
ഗോളാഡ്
അവർ നിന്നെ ഉപദ്രവിച്ചതെങ്ങിനെ?
മെലിസാന്ദ
ഞാൻ പറയില്ല. അതെനിക്കു പറയാൻ പാടില്ല.
ഗോളാഡ്
വരൂ! നീയിങ്ങനെ കരയരുത്! നീ എവിടെനിന്നു വരുന്നു?
മെലിസാന്ദ
ഞാൻ ഒളിച്ചോടിപ്പോന്നു! ഞാൻ ഒളിച്ചോടിപ്പോന്നു.
ഗോളാഡ്
അതു ശരി.... പക്ഷേ, എവിടെനിന്നാണ് നീ ഒളിച്ചോടിപ്പോന്നതു?
മെലിസാന്ദ
എനിക്കു വഴി തെറ്റിപ്പോയി.... തെറ്റിപ്പോയി. ഓ,
ഇവിടെ ഞാൻ വഴിതെറ്റി വന്നുകൂടി.....ഞാൻ ഇവിടെയെങ്ങും ഉള്ളതല്ല.... ഞാൻ ഇവിടെ ജനിച്ചതല്ല.
ഗോളാഡ്
എവിടെനിന്നാണ് നീ വരുന്നത്? നീ ജനിച്ചതെവി
ടെയാണ്?<noinclude></noinclude>
t1brsgjru3uxjfjufybarz7mfg89xmy
താൾ:Pellisum Melisandayum (Changampuzha).pdf/11
106
82033
244763
241634
2026-07-11T13:27:35Z
HiranyaSarang
13432
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244763
proofread-page
text/x-wiki
<noinclude><pagequality level="3" user="HiranyaSarang" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
ഓ, ഇവിദെനിന്നു വളരെ ദൂരെ....വളരെ....വളരെ!!
ഗോളാഡ്
വെള്ളത്തിന്റെ അടികട്ടിൽ എന്താണാക്കിടന്നു തിളങ്ങുന്നത്?
-
മെലിസാന്ദ
എവിടെ ? ആ..! എനിക്കയാൾ തന്നെ ചൂഡാമണിയാണ
തു്. ഞാൻ കരഞ്ഞു കൊണ്ടിരുന്നപ്പോൾ അതു വീണുപോയി
ഗോളാഡ്
ചൂഡാമണിയോ? -- ആരു തന്നു നിനക്കൊരു ചൂഡാമ
ണി? ഞാനതു എടുക്കാൻ ശ്രമിക്കാം....
.
മെലിസാന്ദ
വേണ്ട വേണ്ട. എനിക്കാതാവശ്യമില്ല. എനിക്കതു വേണ്ട.
അതിനുമുമ്പു ഞാൻ മരിക്കാൻ പോവുകയാണ്....ഇതാ
ഈ നിമിഷം മരിക്കുകയാണ്........
ഗോളാഡ്
എനിക്കതു നിഷ്പ്രയാസം എടുക്കാൻ സാധിക്കും.
വെള്ളത്തിനു വലിയ ആഴമൊന്നുമില്ല.
മെലിസാന്ദ
എനിക്കതാവശ്യമില്ല. നിങ്ങൾ അതെടുക്കാനാണ് ഭാവമെങ്കിൽ, അതിനു പകരമായി ഞാൻ അതിനുള്ളിലേയ്ക്കും ചാടാൻ പൊവുകയാണ്....
ഗോളാഡ്
വേണ്ട. വേണ്ട. അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. ഞാ
നതെടുക്കുന്നില്ല. എങ്ങനെയായാലും ഒരുപദ്രവവും കൂടാതെ
വേണമെങ്കിൽ അതെടുക്കാൻ കഴിഞ്ഞേനേ! കണ്ടിട്ടു വളരെ
8<noinclude></noinclude>
cvf908jcks1ytqidt7bdobmti67tilc
താൾ:Pellisum Melisandayum (Changampuzha).pdf/17
106
82039
244769
241640
2026-07-11T13:54:03Z
Lachmii
13433
244769
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
റഞ്ഞയച്ച് അവനെ
സൗഭാഗ്യവാനാക്കിത്തീർക്കണമെന്നു
ഞാൻ വിചാരിച്ചു. ഏകാന്തത ഒരിക്കലും അവനു സഹ്യമായിരുന്നില്ല. അവന്റെ മായയുടെ മരണത്തിനുശേഷം സദാ
അവൻ തനിച്ചിരുന്നു ദുഃഖിക്കുകയായിരുന്നു. ഈ വിവാഹം നീണ്ട നീണ്ട സമരങ്ങൾക്കും ചിരകാലമായി നിലനിന്നുപോകുന്ന ശത്രുതകൾക്കും ഒരന്ത്യവിരാമം ഇടുമായിരുന്നു. അതങ്ങനെ ചെയ്യണമെന്ന് അവൻ നിശ്ചയിച്ചില്ല. അവനെങ്ങനെ
തീരുമാനിച്ചോ അതുപോലെതന്നെയാകട്ടെ. വിധിയുടെ വഴിയിൽ കരുതിക്കൂട്ടി ഞാനൊരിക്കലും ഒരു പ്രതിബന്ധമായി
നിന്നിട്ടില്ല. അവന്റെ ഭാവി എന്നേക്കാൾ നന്നായിട്ടവനാണറിവ്. ഉദേശശൂന്യങ്ങളായ സംഭവങ്ങൾ എന്നൊരു കാര്യം തന്നെ, ഒരുപക്ഷേ, ഇല്ലെന്നു വരാം.
അവൻ എല്ലായ്പ്പോഴും അതിബുദ്ധിമാനും, വലിയ ഗൗരവക്കാരനും, നല്ല മനക്കരുത്തുള്ളവനുമായിരുന്നു... പെല്ലീസായിരുന്നെങ്ങിൽ എനിക്കു മനസ്സിലാക്കാം.പക്ഷേ അവൻ....
അതും, അവന്റെ പ്രായത്തിൽ.... ആട്ടെ, ഒന്നാലോചിച്ചുനോ
, ആരെയാണവൻ നമ്മുടെ കൂട്ടത്തിലേ കൊണ്ടുവ
രാൻ പോകുന്നതു്? നിരത്തുവക്കിൽ നിന്നു
തൂക്കിയെടുത്ത
ഒരപരിചിത ജീവി. അവന്റെ മായയുടെ മരണത്തിനുശേഷം
അവന്റെ മകനും, കൊച്ചു നിയോൾഡിനു വേണ്ടി മാത്രമാ
ണ് അവൻ ജീവിച്ചു പോന്നത്; വീണ്ടും വിവാഹം കഴിക്കുന്ന
കായ്യത്തിൽ അവൻ ഞെരുങ്ങിപ്പിടിച്ചൊന്നു മൂളിയതുതന്നെ
നിങ്ങൾ അതാ ഗ്രഹിച്ചതുകൊണ്ടു മാത്രമാണു........ എന്നിട്ടി
പ്പോൾ... കാട്ടിൽനിന്നു കിട്ടിയ ഒരു കൊച്ചുപെൺകിടാവ്....
അവൻ എല്ലാം മറന്നുപോയിരിക്കുന്നു.... നാമിനി എന്തു ചെ
യാനാണ്
18<noinclude></noinclude>
9dyqaerwmbanvlinxdvhllv3089wl16
താൾ:Pellisum Melisandayum (Changampuzha).pdf/23
106
82045
244754
241646
2026-07-11T13:05:16Z
Sxranya
13431
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244754
proofread-page
text/x-wiki
<noinclude><pagequality level="3" user="Sxranya" /></noinclude>പെല്ലീസും മെലിസാന്ദയും
ലീസ്, മെലിസാന്ദയും വഴികാണിച്ചു കൊടുക്കും എനിക്കകത്തു
പോയി ഒരു നിമിഷം കൊച്ചനിയോൾഡിനെ ഒന്നു കാണ
ണ്ടിയിരിക്കുന്നു.
പെല്ലീസ്
കടലിനു മീതേ ഒന്നുംതന്നെ ഇനി കാണാനില്ല....
മെലിസാന്ദ
ഞാൻ വേറെയും ചില വിളക്കുകൾ കാണുന്നു.
അത് ആ മറ്റുള്ള ദീപസ്തംഭങ്ങളിൽനിന്നാണ് .....നീ ക
ടലിലെ ആ ഇരമ്പം കേൾക്കുന്നോ?....... കാറ്റു കൊടുമ്പിരി
ക്കൊള്ളുന്നതാണത്. നമുക്ക് വഴിയേ ചുവട്ടിലേയ്ക്കു പോകാം.....
നീ... നിന്റെ കൈ എനിക്കു തരുമോ?
മെലിസാന്ദ
നിങ്ങൾ നോക്കൂ, എന്റെ ഉള്ളം കൈ മുഴുവൻ........
ഞാൻ നിൻ കണം പിടിച്ചുകൊള്ളാം....കിഴു
ക്കാം തൂക്കാണ് വഴി..... വല്ലാത്ത ഇരുട്ടും........പക്ഷേ, നാളെ
ഞാൻ പോയേ.
മെലിസാന്ദ
ഓ! എന്തുകൊണ്ടാ നിങ്ങളങ്ങനെ പോകുന്ന
18<noinclude></noinclude>
cucm6p6nt5v5f3naw5qgwhi8ay3kt94
244765
244754
2026-07-11T13:30:36Z
Sxranya
13431
244765
proofread-page
text/x-wiki
<noinclude><pagequality level="3" user="Sxranya" /></noinclude>പെല്ലീസും മെലിസാന്ദയും
ല്ലീസേ, മെലിസാന്ദയും വഴികാണിച്ചുകൊടുക്കും എനിക്കകത്തു
പോയി ഒരുനിമിഷം കൊച്ചനിയോൾഡിനെ ഒന്നു കാണേ
ണ്ടിയിരിക്കുന്നു.
(പോകുന്നു)
പെല്ലീസ്
കടലിനു മീതേ ഒന്നുംതന്നെ ഇനി കാണാനില്ല....
മെലിസാന്ദ
ഞാൻ വേറെയും ചില വിളക്കുകൾ കാണുന്നു.
അത് ആ മറ്റുള്ള ദീപസ്തംഭങ്ങളിൽനിന്നാണ് .....നീ ക
ടലിലെ ആ ഇരമ്പം കേൾക്കുന്നോ?....... കാറ്റു കൊടുമ്പിരി
ക്കൊള്ളുന്നതാണത്. നമുക്കീവഴിയേ ചുവട്ടിലേയ്ക്കുപോകാം.....
നീ... നിന്റെ കൈ എനിക്കു തരുമോ?
മെലിസാന്ദ
നിങ്ങൾ നോക്കൂ, എന്റെ ഉള്ളംകൈ മുഴുവൻ........
പെല്ലീസ്
ഞാൻ നിന്റെ കണങ്കൈയ്ക്കു പിടിച്ചുകൊള്ളാം....കിഴു
ക്കാംതൂക്കാണ് വഴി..... വല്ലാത്ത ഇരുട്ടും........പക്ഷേ, നാളെ
ഞാൻ പോയേയ്ക്കും.
മെലിസാന്ദ
ഓ! എന്തുകൊണ്ടാ നിങ്ങളങ്ങനെ പോകുന്നെ?
(പോകുന്നു)
18<noinclude></noinclude>
iq7sp4j795ktt3e1ekwyih9zq5bot98
താൾ:Pellisum Melisandayum (Changampuzha).pdf/24
106
82046
244760
241647
2026-07-11T13:22:02Z
Sxranya
13431
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244760
proofread-page
text/x-wiki
<noinclude><pagequality level="3" user="Sxranya" /></noinclude>രണ്ടാമങ്കം
രംഗം ഒന്നു
ഉദ്യാനമണ്ഡപത്തിൽ ഒരു നീരുറവ്.
[പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു.]
പെല്ലിസ്
നിനക്കറിഞ്ഞുകൂടാ എവിടെയാണ് ഞാൻ നിന്നെക്കൊ
ണ്ടുവന്നിട്ടുള്ളതെന്ന്. മദ്ധ്യാഹ്നത്തോടടുപ്പിച്ച്, ഉദ്യാനങ്ങളിൽ
വല്ലാത്ത ചൂടുതുടങ്ങുമ്പോൾ, സാധാരണയായി ഞാൻ ഇവിടെ
വന്നിരിക്കുക പതിവാണ്. ശ്വാസം മുട്ടിക്കുന്ന ഒരു കാറ്റാ
ണിന്ന് മരങ്ങളുടെ തണലിൽപ്പോലും!
മെലിസാന്ദ
ഓ! നല്ല തെളിഞ്ഞ വെള്ളമാണിതിലെ....
പെല്ലിസ്
ശീതകാലത്തെപ്പോലെ തണുത്തതും. ഇതാരും തിരിഞ്ഞു
നോക്കാതിട്ടിരുന്ന കാലപ്പഴക്കമുള്ള ഒരു കിണറാണ്. എല്ലാവ
രും പറയുന്നു, ഒരുകാലത്ത് ഇതൊരു മാന്ത്രികശക്തിയുള്ള നീരു
റവായിരുന്നെന്ന്. ഇതിലെ വെള്ളം അന്ധന്മാരുടെ കണ്ണുകൾ
കാഴ്ചശക്തി കൊടുത്തിരുന്നുവത്രേ. 'കുരുടന്മാരുടെ കിണറ്'
എന്നാണിന്നും ഇതിനെ വിളിച്ചുവരുന്നത്.
മെലിസാന്ദ
ഇപ്പോഴൊന്നും ഇതു കുരുടന്മാരുടെ കണ്ണ് തുറപ്പിക്കാറില്ലേ?
19<noinclude></noinclude>
08ulj1l8kgf2ycr7ccr28kvuibxbokv
താൾ:Pellisum Melisandayum (Changampuzha).pdf/25
106
82047
244767
241648
2026-07-11T13:42:50Z
Sxranya
13431
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244767
proofread-page
text/x-wiki
<noinclude><pagequality level="3" user="Sxranya" /></noinclude>പെല്ലീസും മെലിസാന്ദയും
പെല്ലീസ്
ഇപ്പോൾ രാജാവുതന്നെ മുക്കാലും അന്ധനായിത്തീന്നിരി
ക്കകൊണ്ട് ആരും ഇതിനടുത്തു വരുന്നില്ല..
മെലിസാന്ദ
ഇവിടം എത്ര വിജനമായിരിക്കുന്നു....ഒരിടത്തും ഒരു ശ
ബ്ദംപോലും കേൾക്കുന്നില്ല.
പെല്ലീസ്
എല്ലായ്പോഴും അത്ഭുതകരമായ ഒരു നിശ്ശബ്ദത. വെള്ളം ഉ
റങ്ങുന്നതു കേൾക്കുമ്പോലെ ഒരുവനു തോന്നിപ്പോകുന്നു. ചു
ററും സ്ഫടികഭിത്തിയോടുകൂടിയ ഈ ജലാശയത്തിന്റെ വക്ക
ത്തിരിക്കുവാൻ നീ ഇഷ്ടപ്പെടുന്നോ? സൂയ്യരശ്മികൾ ഒരിക്കലും
അരിച്ചിറങ്ങാത്ത ഒരു നാരകവൃക്ഷമുണ്ടു്..
മെലിസാന്ദ
ഞാൻ സ്ഫടികംകൊണ്ടുള്ള ഈ മതിലിന്മേൽ കിടക്കാൻ
പോവുകയാണ് വെള്ളത്തിന്റെ അടിത്തട്ടു കാണാൻ ഞാൻ
ഇഷ്ടപ്പെടുന്നു.........
പെല്ലീസ്
അതിതുവരെ ഒരിക്കലും കാണപ്പെട്ടില്ല. ഒരുപക്ഷേ അ
തു സമുദ്രത്തെപ്പോലെ അഗാധമായിരിക്കാം. ആക്കുമറിഞ്ഞുകു
ടാ എവിടെനിന്നാണ് ഈ ജലം ഉറഞ്ഞുവരുന്നതെന്നു......പ
ക്ഷേ, ഭൂമിയുടെ അടിത്തട്ടുകളിൽനിന്നായിരിക്കാം.........
മെലിസാന്ദ
അടിത്തട്ടിൽ വല്ലതുമൊന്നു കിടന്നു തിളങ്ങുന്നുണ്ടെങ്കിൽ
ഒരുവൻ പക്ഷേ അതു കാണാൻ സാധിച്ചേയ്ക്കാം........
പെല്ലീസ്
മീതേ അത്രത്തോളം ചായരുത്....
20<noinclude></noinclude>
hmeatsvlobhb5bfhe3zi1yb0cw4as12
താൾ:Pellisum Melisandayum (Changampuzha).pdf/26
106
82048
244849
241649
2026-07-12T05:42:18Z
Sxranya
13431
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */
244849
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
മെലിസാന്ദ
ആ വെള്ളമൊന്നു തൊടണം, എനിക്ക് .....
പെല്ലീസ്
വഴുതാതെ സൂക്ഷിച്ചുകൊള്ളണം..... ഞാൻ നിന്റെ കൈ
യ്ക്കുപിടിക്കാം........
മെലിസാന്ദ
രണ്ടു കൈയും എനിക്കു മുക്കണം....ഇന്നെന്റെ കൈയ്ക്ക്,
എന്തോ, സുഖമില്ലാത്തപോലെ തോന്നുന്നു........
പെല്ലീസ്
ഓ! ഓ! സൂക്ഷിക്കണേ! സൂക്ഷിക്കണേ! മെലിയാൻ.......
കാ.....നിന്റെ തലമുടി.........
മെലിസാന്ദ
(സ്വയം നിവർന്നുനിന്നിട്ട്)
എനിക്കു കഴിയില്ല; അതു തൊടാനെനിക്കു സാദ്ധ്യമല്ല....
പെല്ലീസ്
നിന്റെ തലമുടി വെള്ളത്തിൽ മുങ്ങിപ്പോയി....
അതേ, അതേ അതിനെന്റെ കൈകളേക്കാൾ നീളമു
ണ്ട്...അതിനെക്കാൾ നീളമുള്ളതാണ് ........
(നിശ്ശബ്ദത)
പെല്ലീസ്
ഇ
ള്ള മറെറാരു നീരുറവിനടുത്തു വെച്ചാണ് അ
മുട്ടിയതല്ലേ?.......
ന്നാടെ പാഞ്ഞു
21<noinclude></noinclude>
kymccvh2wxk0g6bdh6g8yf0f1a7sk8x
താൾ:Pellisum Melisandayum (Changampuzha).pdf/42
106
82064
244766
241665
2026-07-11T13:32:15Z
Mini Anto
13437
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244766
proofread-page
text/x-wiki
<noinclude><pagequality level="3" user="Mini Anto" /></noinclude>രംഗം
പെല്ലീസും മെലിസാന്ദയും
നാലു
കൊട്ടാരത്തിൽ ഒരു മുറി
ആർക്കേലും പെല്ലീസും പ്രത്യക്ഷപ്പെടുന്നു.
****
നീ നോക്ക്....
ഈയൊരു സന്ദർഭത്തിൽ നിന്നെ ഇവിടെ
നിന്നും പറഞ്ഞയയ്ക്കാൻ ഒരു നിവൃത്തിയുമില്ല....അതിനു പല
കാരണങ്ങളുമുണ്ട്. 'ഫലശൂന്യമായ ഈ യാത്രയ്ക്കു നിനക്കു
പ്രതിബന്ധങ്ങൾ പലതാണ് ....ഒന്നാമതു നിന്റെ പിതാവി
ൻ ഇപ്പോഴത്തെ സ്ഥിതി....അതുസംബന്ധിച്ച പരമാർത്ഥം
ഇതാ ഇതുവരെ നിന്നിൽനിന്നു മനഃപൂർവ്വം ഞങ്ങൾ മറച്ചു വെ
യ്ക്കുകയായിരുന്നു... പക്ഷേ, ആശയ്ക്കു വഴിയില്ലാത്ത ഒരു കാര്യ
മാണത്....ആ ഒററ സംഗതി മാത്രം മതിയാകും ഇവിടെ നിന്നെത്തടഞ്ഞു നിർത്താൻ... പക്ഷേ അതു
മാത്രമല്ല.... മറ്റു കാര
ണങ്ങളും പലതുണ്ട്... പോരെങ്കിൽ, ഒന്നാലോചിച്ചുനോക്കൂ,
നമ്മുടെ ശത്രുക്കളെല്ലാം ഉണർന്നിരിക്കുന്നു . നമ്മുടെ പ്രജകൾ
പട്ടിണികിടന്നു പൊരിഞ്ഞു മരിക്കുന്നു. നാടിന്റെ നാനാഭാ
ഗങ്ങളിലും അതൃപ്തിയും പ്രക്ഷോഭവും പ്രത്യക്ഷപ്പെടുത്തുന്ന മുറ
വിളികളും ഭീഷണികളും അടിക്കടി വർ ദ്ധിച്ചുവരുന്നു. ഈ സ
ന്ദർഭത്തിലാണോ നീ ഞങ്ങളെ വിട്ടുപോകണമെന്നാവശ്യപ്പെ
ടുന്നത് ? പിന്നെ... എന്തിനാണിപ്പോൾ ഈ യാത്രതന്നെ? മാഴ്
സെലസ് മരിച്ചുപോയി; ശവകുടീരങ്ങൾ സന്ദർശിക്കുന്നതിനേക്കാൾ
നേക്കാൾ ഗൗരവമേറിയ കർത്തവ്യങ്ങൾ ജീവിതത്തിനുണ്ടുതാ
നം....നീ പറയുന്നു, നിന്റെ ഈ കർമ്മശൂന്യമായ ജീവിതം
നിനക്കു മുഷിഞ്ഞു എന്നു്. പക്ഷേ, നീ ഒന്നോർക്കണം
നിരത്തുവക്കിൽ കണ്ടുകിട്ടാവുന്നവയല്ല പ്രവൃത്തിയും കർത്തവ്വ്യവും.
അവ കടന്നുപോകുന്ന ആ നിമിഷത്തിൽ അവയെ സ്വാഗ
തം ചെയ്ത് അകത്തു വിടുന്നതിലേക്ക് ഒരുവൻ അരയും തലയും<noinclude></noinclude>
j32mjoy09l5fvvv93ussa5rucqry1m4
താൾ:Pellisum Melisandayum (Changampuzha).pdf/49
106
82071
244768
241672
2026-07-11T13:48:13Z
Sreya Radhakrishnan
13434
244768
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
-
(അവൻ ഓടിപ്പോകുന്നു.... നിശ്ശബ്ദത)
[ഗോളാർഡും, ഒരു വിളക്കെടുത്തുകൊണ്ടു കൊച്ചനിയോൾഡും പ്രവേശിക്കുന്നു]
ഗോളാഡ്
അല്ലാ,നിങ്ങൾ ഇപ്പോഴും ഇരുട്ടത്തു
കാത്തിരിക്കുകയാണോ?
നിയോൾഡ്
ഞാനൊരു വിളക്കുകൊണ്ടന്നിട്ടുണ്ട്..ദേമ്മേ ഒരു വല്യേ വെളക്ക്;
[അവൻ വിളക്കുയർത്തിപ്പിടിച്ചു മെലിസാന്ദയുടെ നേർക്കു നോക്കുന്നു]
അല്ലാ,അമ്മ കരയാർന്നൊ ? അമ്മേ,അമ്മ കരയാർന്നൊ?
[അവൻ പെല്ലീസിന്റെ നേർക്ക് വിളക്കുയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തെയും നോക്കുന്നു]
അല്ല,അമ്മാമാ,അമ്മാമാ,അമ്മാമനും കരയാർന്നൊ ? അയ്യോ,
അച്ഛാ, എന്റെ പൊന്നച്ഛാ, അച്ഛനൊന്നു നോക്കൂ;
ദേ അവര് രണ്ടാളും കരയാർന്നു...രണ്ടാളും!.......
ഗോളാഡ്
അവരുടെ കണ്ണിന്റെ നേർക്കങ്ങനെ പിടിക്കാതിരി വിളക്ക്!......
രംഗം രണ്ട്
കൊട്ടാരത്തിലെ ഒരു മണിമാളിക. കിളിവാതിലുകളിൽ
ഒന്നിന്റെ താഴെക്കൂടി ഒരു കാവൽത്തിണ്ണ പോകുന്നതായി
ക്കാണാം.
44<noinclude></noinclude>
tja53k5i1cvdpyqz5stesd4xluvp7fv
താൾ:Pellisum Melisandayum (Changampuzha).pdf/96
106
82123
244756
241735
2026-07-11T13:06:10Z
Kappiri
13430
244756
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />പെല്ലീസും മെലിസാന്ദയും</noinclude>
പെല്ലിസ് നമുക്കിനി തിരിച്ചുപോകാൻ തരപ്പെടുകയില്ല. സാക്ഷ
ളിടുന്നതു നി കേൾക്കുന്നോ? ശ്രദ്ധിച്ചേ ശ്രദ്ധിച്ചു!.... വലി
ലിസാന്ദ
അത്രയും നന്നായി അത്രയും നന്നായി. അത്രയും നന്നാ
ol!........
പോ
നീ... നോക്കൂ, നോക്കൂ....ഇനിയൊരിക്കലും അതാശി
ക്കുന്നതു നാമല്ല.... എല്ലാം നഷ്ടപ്പെട്ടു.... എല്ലാം രക്ഷിക്കപ്പെട്ട
ഇന്നത്തെ ഈ സായാഹ്നത്തിൽ സമസ്തവും സുരക്ഷിതമാക്ക
പ്പെട്ടു. വരൂ വരൂ..... എന്റെ ഈ , ഒരു ഭ്രാന്തൻ
ല, മുകളിൽ, ശരിക്കും എന്റെ തൊണ്ടയിൽ അങ്ങനെ വ
മിടിക്കുന്നു... അയാൾ അവളെ ചുറ്റിപ്പൊതിയുന്നു ശ്രദ്ധി
. ശ്രദ്ധിക്കൂ! എന്റെ ഹൃദയം ഏതാണ്ട് ശ്വാസംമുട്ടി
ക്കാനുള്ള മട്ടാണ് ..... വരൂ വരൂ.... ഹാ! ഇരുട്ടിൽ എത്ര കമനി
യമായിരിക്കുന്നു.........
മെലിസാന്ദ
നമ്മുടെ പുറകിൽ ആരോ ഉണ്ട് .........
ഞാൻ ആരേയും കാണുന്നില്ല...
ലിസാ
എന്തോ ഒരു ശബ്ദം ഞാൻ കേട്ടു........
ഇരുട്ടിൽ നിന്റെ ഹൃദയം മാത്രമേ ഞാൻ കേൾക്കുന്നു.
കരിയിലകൾ കിരുകിരുക്കുന്ന ശബ്ദം ഞാൻ കേട്ടു.
81<noinclude></noinclude>
dnadtmqijrvhfl7k01lgbp8akuxaepv
244757
244756
2026-07-11T13:11:04Z
Kappiri
13430
244757
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />പെല്ലീസും മെലിസാന്ദയും</noinclude>
പെല്ലിസ് നമുക്കിനി തിരിച്ചുപോകാൻ തരപ്പെടുകയില്ല. സാക്ഷക
ളിടുന്നതു നി കേൾക്കുന്നോ? ശ്രദ്ധിച്ചേ ശ്രദ്ധിച്ചേ!.... വലിയ ചങ്ങലകൾ!.... വലിയ ചങ്ങലകൾ! നേരം വളരെ വൈകി; മെലിസാന്ദ
അത്രയും നന്നായി! അത്രയും നന്നായി! അത്രയും നന്നാ
യി!
പെല്ലീസ്
നീ... നോക്കൂ, നോക്കൂ....ഇനിയൊരിക്കലും അതാശി
ക്കുന്നതു നാമല്ല.... എല്ലാം നഷ്ടപ്പെട്ടു.... എല്ലാം രക്ഷിക്കപ്പെട്ട
ഇന്നത്തെ ഈ സായാഹ്നത്തിൽ സമസ്തവും സുരക്ഷിതമാക്ക
പ്പെട്ടു. വരൂ വരൂ..... എന്റെ ഈ , ഒരു ഭ്രാന്തൻ
ല, മുകളിൽ, ശരിക്കും എന്റെ തൊണ്ടയിൽ അങ്ങനെ വ
മിടിക്കുന്നു... അയാൾ അവളെ ചുറ്റിപ്പൊതിയുന്നു ശ്രദ്ധി
. ശ്രദ്ധിക്കൂ! എന്റെ ഹൃദയം ഏതാണ്ട് ശ്വാസംമുട്ടി
ക്കാനുള്ള മട്ടാണ് ..... വരൂ വരൂ.... ഹാ! ഇരുട്ടിൽ എത്ര കമനി
യമായിരിക്കുന്നു.........
മെലിസാന്ദ
നമ്മുടെ പുറകിൽ ആരോ ഉണ്ട് .........
ഞാൻ ആരേയും കാണുന്നില്ല...
ലിസാ
എന്തോ ഒരു ശബ്ദം ഞാൻ കേട്ടു........
ഇരുട്ടിൽ നിന്റെ ഹൃദയം മാത്രമേ ഞാൻ കേൾക്കുന്നു.
കരിയിലകൾ കിരുകിരുക്കുന്ന ശബ്ദം ഞാൻ കേട്ടു.
81<noinclude></noinclude>
cbte2e5jxfxzgyllybzogliui30xh20
244761
244757
2026-07-11T13:23:59Z
Kappiri
13430
244761
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" />പെല്ലീസും മെലിസാന്ദയും</noinclude>
പെല്ലീസ്
നമുക്കിനി തിരിച്ചുപോകാൻ തരപ്പെടുകയില്ല. സാക്ഷക
ളിടുന്നതു നി കേൾക്കുന്നോ? ശ്രദ്ധിച്ചേ ശ്രദ്ധിച്ചേ!.... വലിയ ചങ്ങലകൾ!.... വലിയ ചങ്ങലകൾ! നേരം വളരെ വൈകി!
മെലിസാന്ദ
അത്രയും നന്നായി! അത്രയും നന്നായി! അത്രയും നന്നായി!
പെല്ലീസ്
നീ... നോക്കൂ, നോക്കൂ.... ഇനിയൊരിക്കലും അതാശിക്കുന്നതു നാമല്ല.... എല്ലാം നഷ്ടപ്പെട്ടു.... എല്ലാം രക്ഷിക്കപ്പെട്ടു!
ഇന്നത്തെ ഈ സായാഹ്നത്തിൽ സമസ്തവും സുരക്ഷിതമാക്ക
പ്പെട്ടു. വരൂ! വരൂ!..... എന്റെ ഹൃദയം, ഒരു ഭ്രാന്തന്റേതുപോലെ,
മുകളിൽ, ശരിക്കും എന്റെ തൊണ്ടയിൽ അങ്ങനെ വന്നുമിടിക്കുന്നു... (അയാൾ അവളെ ചുറ്റിപ്പൊതിയുന്നു ശ്രദ്ധിക്കൂ! ശ്രദ്ധിക്കൂ! എന്റെ ഹൃദയം ഏതാണ്ടെന്നെ ശ്വാസംമുട്ടിക്കാനുള്ള മട്ടാണ്! ..... വരൂ! വരൂ!.... ഹാ! ഇരുട്ടിൽ എത്ര കമനിയമായിരിക്കുന്നു!.........
മെലിസാന്ദ
നമ്മുടെ പുറകിൽ ആരോ ഉണ്ട്! .........
പെല്ലീസ്
ഞാൻ ആരേയും കാണുന്നില്ല...
മെലിസാന്ദ
എന്തോ ഒരു ശബ്ദം ഞാൻ കേട്ടു........
പെല്ലീസ്
ഇരുട്ടിൽ നിന്റെ ഹൃദയം മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ.
മെലിസാന്ദ
കരിയിലകൾ കിരുകിരുക്കുന്ന ശബ്ദം ഞാൻ കേട്ടു.
91<noinclude></noinclude>
n7h7qoso80kfgoel8tnywkbtja1h7ab
244762
244761
2026-07-11T13:24:29Z
Kappiri
13430
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244762
proofread-page
text/x-wiki
<noinclude><pagequality level="3" user="Kappiri" />പെല്ലീസും മെലിസാന്ദയും</noinclude>
പെല്ലീസ്
നമുക്കിനി തിരിച്ചുപോകാൻ തരപ്പെടുകയില്ല. സാക്ഷക
ളിടുന്നതു നി കേൾക്കുന്നോ? ശ്രദ്ധിച്ചേ ശ്രദ്ധിച്ചേ!.... വലിയ ചങ്ങലകൾ!.... വലിയ ചങ്ങലകൾ! നേരം വളരെ വൈകി!
മെലിസാന്ദ
അത്രയും നന്നായി! അത്രയും നന്നായി! അത്രയും നന്നായി!
പെല്ലീസ്
നീ... നോക്കൂ, നോക്കൂ.... ഇനിയൊരിക്കലും അതാശിക്കുന്നതു നാമല്ല.... എല്ലാം നഷ്ടപ്പെട്ടു.... എല്ലാം രക്ഷിക്കപ്പെട്ടു!
ഇന്നത്തെ ഈ സായാഹ്നത്തിൽ സമസ്തവും സുരക്ഷിതമാക്ക
പ്പെട്ടു. വരൂ! വരൂ!..... എന്റെ ഹൃദയം, ഒരു ഭ്രാന്തന്റേതുപോലെ,
മുകളിൽ, ശരിക്കും എന്റെ തൊണ്ടയിൽ അങ്ങനെ വന്നുമിടിക്കുന്നു... (അയാൾ അവളെ ചുറ്റിപ്പൊതിയുന്നു ശ്രദ്ധിക്കൂ! ശ്രദ്ധിക്കൂ! എന്റെ ഹൃദയം ഏതാണ്ടെന്നെ ശ്വാസംമുട്ടിക്കാനുള്ള മട്ടാണ്! ..... വരൂ! വരൂ!.... ഹാ! ഇരുട്ടിൽ എത്ര കമനിയമായിരിക്കുന്നു!.........
മെലിസാന്ദ
നമ്മുടെ പുറകിൽ ആരോ ഉണ്ട്! .........
പെല്ലീസ്
ഞാൻ ആരേയും കാണുന്നില്ല...
മെലിസാന്ദ
എന്തോ ഒരു ശബ്ദം ഞാൻ കേട്ടു........
പെല്ലീസ്
ഇരുട്ടിൽ നിന്റെ ഹൃദയം മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ.
മെലിസാന്ദ
കരിയിലകൾ കിരുകിരുക്കുന്ന ശബ്ദം ഞാൻ കേട്ടു.
91<noinclude></noinclude>
h7i2rkdvy5skxghtxdetp96j5fuky76
താൾ:1941-pathramimamsa.pdf/5
106
83721
244820
243847
2026-07-12T03:41:13Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244820
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പത്രമീമാംസ
(ടിപ്പണ്യാ ച സഹ)
ഗ്രന്ഥകൎത്താവു്:
അൎപ്പുതസ്സാമി.
1st Edition: Copies 500.
PRINTERS AND PUBLISHERS:
THE MANGALODAYAM PRESS, TRICHUR.
1116
Copyright to Author]
[Price: Annas 8<noinclude></noinclude>
szr96zihlah5zqrj476wtt7f2urruqd
താൾ:1941-pathramimamsa.pdf/7
106
84011
244821
244247
2026-07-12T03:42:49Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244821
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വിഷയവിവരം
ഭാഗം
# മംഗളം.1
# പത്രപ്രവർത്തനോദ്ദേശ്യം.6
# പത്രനാമങ്ങൾ.31
# പത്രാധിപർ.34
# പത്രധർമ്മം.42
# പത്രഭാഷ 68
# വിഷയ സംപാദനം.70
# ഉപസംഹാരം.84<noinclude></noinclude>
qcwpmr6jvnbdhubtsx7vayfxzzxi5m7
244822
244821
2026-07-12T03:43:14Z
Radhan K Moolad
13275
244822
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വിഷയവിവരം
ഭാഗം
# മംഗളം.1
# പത്രപ്രവർത്തനോദ്ദേശ്യം.6
# പത്രനാമങ്ങൾ.31
# പത്രാധിപർ.34
# പത്രധർമ്മം.42
# പത്രഭാഷ 68
# വിഷയ സംപാദനം.70
# ഉപസംഹാരം.84<noinclude></noinclude>
k3wov2lx8sjd8hqoahyzrfaa5u6pp4j
താൾ:1941-pathramimamsa.pdf/9
106
84012
244827
244234
2026-07-12T03:55:50Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244827
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>==ആമുഖം.==
ആചാൎയ്യതൃപ്പാദങ്ങളെപോലെ സുപ്രസിദ്ധനായ ഒരു വേദാന്തവനസഞ്ചാരി കേവലം ഭൌതികമായ പത്രപ്രവർത്തനത്തെ അധികരിച്ച് ഒരു ഗ്രന്ഥം രചിയ്ക്കുകയെന്നതു പലർക്കും അത്ഭുതത്തിനും ചിലർക്ക് ആശങ്കയ്ക്കും
കാരണമാക്കിയേയ്ക്കാം. എന്നാൽ അപ്രകാരമുള്ള അത്ഭുതാശങ്കകൾ കേവലം അസ്ഥാനത്തിലാണെന്നു വഴിയെ അറിയാവുന്നതാകുന്നു. പ്രത്യക്ഷത്തിൽ ലൌകികമെന്നു തോന്നിയേയ്ക്കാമെങ്കിലും യഥാർത്ഥത്തിൽ 'പത്രമീമാംസ'
ഒരു മികച്ച വേദാന്തഗ്രന്ഥമാണ്. 'മീമാംസ'യെന്ന അഭിധാനംതന്നെ അതിന്റെ സൂചനയത്രെ. പ്രളയസാഗരമദ്ധ്യത്തിൽ 'പത്രശയനം' ചെയ്തരുളുന്ന ഭഗവാനാണ് ഇതിലെ കഥാപുരുഷൻ. ഈശ്വരസാക്ഷാൽകാരമാണ് ഈ ഗ്രന്ഥത്തിൽ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. പക്ഷെ ''സ്ഥൂലത്തിൽ ഭ്രമിച്ചു സുഖവഴിയ്ക്കാരയുന്ന ലോക''ദൃഷ്ടിക്ക് ഇതു പെട്ടെന്നു വിഷയമായെന്നുവരില്ല. കാരണം, അസ്മാദൃശന്മാരെപോലെയുള്ള ഉൽകൃഷ്ടചിന്തകന്മാർക്കു സൂക്ഷ്മമായി ചിന്തിച്ചാൽ മാത്രം വിശദമാകുന്നരീതിയിലാണ് ഈ ഉത്തമകൃതിയുടെ ഘടന.
അഷ്ടദിക്കുകൾ, അഷ്‌ടൈശ്വൎയ്യങ്ങൾ, അഷ്ടസിദ്ധികൾ, അഷ്ടവസുക്കൾ എന്നിങ്ങനെ ഹൈന്ദവധർമ്മശാസ്ത്രങ്ങളിൽ എട്ടിനുള്ള പ്രാധാന്യം നല്ലവണ്ണം മനസ്സിലാക്കീട്ടാണ് ആചാര്യർ എട്ടുപരിച്ഛേദങ്ങളായി മീമാം<noinclude></noinclude>
o63cnsriarswaazn2w6a2q41p0dmx55
244829
244827
2026-07-12T03:58:02Z
Radhan K Moolad
13275
244829
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>{{center|'''ആമുഖം.'''}}
ആചാൎയ്യതൃപ്പാദങ്ങളെപോലെ സുപ്രസിദ്ധനായ ഒരു വേദാന്തവനസഞ്ചാരി കേവലം ഭൌതികമായ പത്രപ്രവർത്തനത്തെ അധികരിച്ച് ഒരു ഗ്രന്ഥം രചിയ്ക്കുകയെന്നതു പലർക്കും അത്ഭുതത്തിനും ചിലർക്ക് ആശങ്കയ്ക്കും
കാരണമാക്കിയേയ്ക്കാം. എന്നാൽ അപ്രകാരമുള്ള അത്ഭുതാശങ്കകൾ കേവലം അസ്ഥാനത്തിലാണെന്നു വഴിയെ അറിയാവുന്നതാകുന്നു. പ്രത്യക്ഷത്തിൽ ലൌകികമെന്നു തോന്നിയേയ്ക്കാമെങ്കിലും യഥാർത്ഥത്തിൽ 'പത്രമീമാംസ'
ഒരു മികച്ച വേദാന്തഗ്രന്ഥമാണ്. 'മീമാംസ'യെന്ന അഭിധാനംതന്നെ അതിന്റെ സൂചനയത്രെ. പ്രളയസാഗരമദ്ധ്യത്തിൽ 'പത്രശയനം' ചെയ്തരുളുന്ന ഭഗവാനാണ് ഇതിലെ കഥാപുരുഷൻ. ഈശ്വരസാക്ഷാൽകാരമാണ് ഈ ഗ്രന്ഥത്തിൽ ആസൂത്രണം ചെയ്തിരിയ്ക്കുന്നത്. പക്ഷെ ''സ്ഥൂലത്തിൽ ഭ്രമിച്ചു സുഖവഴിയ്ക്കാരയുന്ന ലോക''ദൃഷ്ടിക്ക് ഇതു പെട്ടെന്നു വിഷയമായെന്നുവരില്ല. കാരണം, അസ്മാദൃശന്മാരെപോലെയുള്ള ഉൽകൃഷ്ടചിന്തകന്മാർക്കു സൂക്ഷ്മമായി ചിന്തിച്ചാൽ മാത്രം വിശദമാകുന്നരീതിയിലാണ് ഈ ഉത്തമകൃതിയുടെ ഘടന.
അഷ്ടദിക്കുകൾ, അഷ്‌ടൈശ്വൎയ്യങ്ങൾ, അഷ്ടസിദ്ധികൾ, അഷ്ടവസുക്കൾ എന്നിങ്ങനെ ഹൈന്ദവധർമ്മശാസ്ത്രങ്ങളിൽ എട്ടിനുള്ള പ്രാധാന്യം നല്ലവണ്ണം മനസ്സിലാക്കീട്ടാണ് ആചാര്യർ എട്ടുപരിച്ഛേദങ്ങളായി മീമാം<noinclude></noinclude>
ivaabsuz4c5ih1s799jbdad48ddjlx7
താൾ:1941-pathramimamsa.pdf/10
106
84021
244830
244248
2026-07-12T04:11:08Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244830
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സയെ എട്ടിൽ പെടുത്തീട്ടുള്ളത്. ഒന്നാം പരിച്ഛേദത്തിൽ ഇഷ്ടദേവതാവരണം ചെയ്തിരിയ്ക്കുന്നു. മഹാവിഷ്ണു, പരമശിവൻ, ശ്രീഭദ്രകാളി, കുട്ടിച്ചാത്തൻ തുടങ്ങി ഓരോ മൂർത്തികളെ ഉപാസകന്മാർ ഇഷ്ട ദേവതകളായി വരിച്ചു പൂജിയ്ക്കുന്നതുപോലെ ആചാൎയ്യർ പത്രാധിപമൂർത്തിയെയാണ് ഇഷ്ടദേവതയായി സ്വീകരിച്ചിരിയ്ക്കുന്നതു്.
ഇതു മംഗളാചരണത്തിൽനിന്നു സ്പഷ്ടമാകുന്നതാണ്. പത്രത്തിന്റെ (വടപത്രത്തിന്റെ) അധിപ(നാഥ)നാണു പത്രാധിപരെന്ന് ഈ അവസരത്തിൽ സ്മരിയ്ക്കുന്നതു യുക്തമായിരിയ്ക്കും. ഭഗവാൻ അരുളിച്ചെയ്തിട്ടുള്ളതുതന്നെ എന്താണ് ?
'യോ യോ യാ യാം തനും ഭക
ശ്രദ്ധയാച്ചിതുമിച്ഛതി
തസ്യതസ്യാചലാംശ്രദ്ധാം
താമേവവിദധാമ്യഹം -ഏതേതു ഭക്തൻ ഏതേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിയ്ക്കുന്നതിനു് ഇച്ഛിയ്ക്കുന്നുവോ, അതാതു ഭക്തന്റെ ശ്രദ്ധയെ ഞാൻ
സ്ഥിരമാക്കിച്ചെയ്യുന്നു' എന്നല്ലേ? അതുകൊണ്ടു തന്നെയാണ് ആചാൎയ്യർ, 'കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ' എന്നും, 'കാറ്റും വെളിച്ചങ്ങളും
തട്ടാതുള്ള മുറിയ്ക്കുകത്തരുളിടും പത്രാധിപം ഭാവയേ' എന്നും, 'കൂട്ടക്കാരുടെ മദ്ധ്യമാർന്നരുളിടും പത്രാധിപം ഭാവയേ' എന്നും പല ഭാവത്തിൽ മൂർത്തിയെ വന്ദിച്ചിരിയ്ക്കുന്നത്.
രണ്ടാം പരിച്ഛേദത്തിൽ ഇഷ്ടദേവതാഭജനംകൊണ്ടു<noinclude></noinclude>
1xm8xndktrour7x9hn8fveu4ml6lkav
244831
244830
2026-07-12T04:17:05Z
Radhan K Moolad
13275
244831
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സയെ എട്ടിൽ പെടുത്തീട്ടുള്ളത്. ഒന്നാം പരിച്ഛേദത്തിൽ ഇഷ്ടദേവതാവരണം ചെയ്തിരിയ്ക്കുന്നു. മഹാവിഷ്ണു, പരമശിവൻ, ശ്രീഭദ്രകാളി, കുട്ടിച്ചാത്തൻ തുടങ്ങി ഓരോ മൂർത്തികളെ ഉപാസകന്മാർ ഇഷ്ട ദേവതകളായി വരിച്ചു പൂജിയ്ക്കുന്നതുപോലെ ആചാൎയ്യർ പത്രാധിപമൂർത്തിയെയാണ് ഇഷ്ടദേവതയായി സ്വീകരിച്ചിരിയ്ക്കുന്നതു്.
ഇതു മംഗളാചരണത്തിൽനിന്നു സ്പഷ്ടമാകുന്നതാണ്. പത്രത്തിന്റെ (വടപത്രത്തിന്റെ) അധിപ(നാഥ)നാണു പത്രാധിപരെന്ന് ഈ അവസരത്തിൽ സ്മരിയ്ക്കുന്നതു യുക്തമായിരിയ്ക്കും. ഭഗവാൻ അരുളിച്ചെയ്തിട്ടുള്ളതുതന്നെ എന്താണ് ?
{{ഉദ്ധരണി|'യോ യോ യാ യാം തനും ഭകക്തഃ<br> ശ്രദ്ധയാച്ചിതുമിച്ഛതി<br> തസ്യതസ്യാചലാംശ്രദ്ധാം<br> താമേവവിദധാമ്യഹം}} -ഏതേതു ഭക്തൻ ഏതേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിയ്ക്കുന്നതിനു് ഇച്ഛിയ്ക്കുന്നുവോ, അതാതു ഭക്തന്റെ ശ്രദ്ധയെ ഞാൻ
സ്ഥിരമാക്കിച്ചെയ്യുന്നു' എന്നല്ലേ? അതുകൊണ്ടു തന്നെയാണ് ആചാൎയ്യർ, 'കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ' എന്നും, 'കാറ്റും വെളിച്ചങ്ങളും
തട്ടാതുള്ള മുറിയ്ക്കുകത്തരുളിടും പത്രാധിപം ഭാവയേ' എന്നും, 'കൂട്ടക്കാരുടെ മദ്ധ്യമാർന്നരുളിടും പത്രാധിപം ഭാവയേ' എന്നും പല ഭാവത്തിൽ മൂർത്തിയെ വന്ദിച്ചിരിയ്ക്കുന്നത്.
രണ്ടാം പരിച്ഛേദത്തിൽ ഇഷ്ടദേവതാഭജനംകൊണ്ടു<noinclude></noinclude>
lx6rt73r7auexej5l63ccpb9ffofx3b
താൾ:1941-pathramimamsa.pdf/11
106
84022
244832
244249
2026-07-12T04:30:30Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244832
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സിദ്ധമാകുന്ന ഫലങ്ങൾ നിർവചിച്ചിരിക്കുന്നു. പ്രളയസമുദ്രത്തിനു മീതെ പൊങ്ങിക്കിടന്നുകൊണ്ട് ലോകസൃഷ്ടി മുതലായ കാൎയ്യങ്ങൾ സാധിയ്ക്കുന്നതിനു ഭഗവാനു 'വടപത്രം' ഏതുപ്രകാരം ആസ്പദമായി ഭവിയ്ക്കുന്നുവോ, അതിന്മണ്ണം പത്രാധിപർക്കു പത്രവും ഉപാധിയായിത്തീരുന്നു. പത്രത്തെ ആയുധമാക്കി പ്രവർത്തിയ്ക്കുന്നതുമൂലം പത്രാധിപമൂർത്തിയ്ക്കു സർവ്വസിദ്ധികളും കൈവരുത്തുവാൻ
സാധിയ്ക്കുന്നു. തൃതീയ പരിച്ഛേദം മുഴുവനും തിരുനാമസങ്കീർത്തനത്തിനാണ് വിനിയോഗിച്ചിരിയ്ക്കുന്നതു്.
'ഭഗവാൻ ഭഗഹാനന്ദീ വനമാലീഫലായുധഃ
ആദിത്യോ ജ്യോതിരാദിത്യഃ സഹിഷ്ണുർഗതിസത്തമഃ'
എന്ന മട്ടിൽ നാമകീർത്തനം ചെയ്തിരിയ്ക്കുന്നു.
നാലാം പരിച്ഛേദത്തിൽ മൂർത്തിഭേദങ്ങളെ പറ്റിയാണ് ഉപന്യസിച്ചിരിക്കുന്നത്.
°
'ഉപ'യായതും നീ, സഹയായതും നീ
'ചീഫാ'യതും നീ ഭഗവാൻ നമസ്തേ'
എന്ന രീതിയിലാണ് ഇതിന്റെ ഗതി. അഞ്ചാംപരിച്ഛേദത്തിൽ അവതാരോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. മായാമാനുഷനായ ഭഗവാനല്ലാതെ മറ്റാക്കാണ്,
'ആടിനെപ്പട്ടിയാക്കീടാൻ
മോടി കൂടുന്ന പാടവ'മുള്ളതു്?
ആറാം പരിച്ഛേദത്തിൽ ഈശ്വരഭാഷയെ പറ്റി പറഞ്ഞിരിയ്ക്കുന്നു. ആ ഭാഷയാകട്ടെ, 'നിത്യപാരായണക്കാർക്കേ കൃത്യമായമായിടൂ'. ഭഗവാനുമായി നിത്യസമ്പ<noinclude></noinclude>
kwm7fhufv5oyntepkxnea6imd9d50hr
244833
244832
2026-07-12T04:31:49Z
Radhan K Moolad
13275
244833
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സിദ്ധമാകുന്ന ഫലങ്ങൾ നിർവചിച്ചിരിക്കുന്നു. പ്രളയസമുദ്രത്തിനു മീതെ പൊങ്ങിക്കിടന്നുകൊണ്ട് ലോകസൃഷ്ടി മുതലായ കാൎയ്യങ്ങൾ സാധിയ്ക്കുന്നതിനു ഭഗവാനു 'വടപത്രം' ഏതുപ്രകാരം ആസ്പദമായി ഭവിയ്ക്കുന്നുവോ, അതിന്മണ്ണം പത്രാധിപർക്കു പത്രവും ഉപാധിയായിത്തീരുന്നു. പത്രത്തെ ആയുധമാക്കി പ്രവർത്തിയ്ക്കുന്നതുമൂലം പത്രാധിപമൂർത്തിയ്ക്കു സർവ്വസിദ്ധികളും കൈവരുത്തുവാൻ
സാധിയ്ക്കുന്നു. തൃതീയ പരിച്ഛേദം മുഴുവനും തിരുനാമസങ്കീർത്തനത്തിനാണ് വിനിയോഗിച്ചിരിയ്ക്കുന്നതു്.<br>
'ഭഗവാൻ ഭഗഹാനന്ദീ വനമാലീഫലായുധഃ<br>
ആദിത്യോ ജ്യോതിരാദിത്യഃ സഹിഷ്ണുർഗതിസത്തമഃ'<br>
എന്ന മട്ടിൽ നാമകീർത്തനം ചെയ്തിരിയ്ക്കുന്നു.
നാലാം പരിച്ഛേദത്തിൽ മൂർത്തിഭേദങ്ങളെ പറ്റിയാണ് ഉപന്യസിച്ചിരിക്കുന്നത്.
°
'ഉപ'യായതും നീ, സഹയായതും നീ<br>
'ചീഫാ'യതും നീ ഭഗവാൻ നമസ്തേ'<br>
എന്ന രീതിയിലാണ് ഇതിന്റെ ഗതി. അഞ്ചാംപരിച്ഛേദത്തിൽ അവതാരോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. മായാമാനുഷനായ ഭഗവാനല്ലാതെ മറ്റാക്കാണ്,<br>
'ആടിനെപ്പട്ടിയാക്കീടാൻ<br>
മോടി കൂടുന്ന പാടവ'മുള്ളതു്?
ആറാം പരിച്ഛേദത്തിൽ ഈശ്വരഭാഷയെ പറ്റി പറഞ്ഞിരിയ്ക്കുന്നു. ആ ഭാഷയാകട്ടെ, 'നിത്യപാരായണക്കാർക്കേ കൃത്യമായമായിടൂ'. ഭഗവാനുമായി നിത്യസമ്പ<noinclude></noinclude>
9n8hq8c6t8fvx3wq29n1kj8qx6vhypf
244834
244833
2026-07-12T04:32:41Z
Radhan K Moolad
13275
244834
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സിദ്ധമാകുന്ന ഫലങ്ങൾ നിർവചിച്ചിരിക്കുന്നു. പ്രളയസമുദ്രത്തിനു മീതെ പൊങ്ങിക്കിടന്നുകൊണ്ട് ലോകസൃഷ്ടി മുതലായ കാൎയ്യങ്ങൾ സാധിയ്ക്കുന്നതിനു ഭഗവാനു 'വടപത്രം' ഏതുപ്രകാരം ആസ്പദമായി ഭവിയ്ക്കുന്നുവോ, അതിന്മണ്ണം പത്രാധിപർക്കു പത്രവും ഉപാധിയായിത്തീരുന്നു. പത്രത്തെ ആയുധമാക്കി പ്രവർത്തിയ്ക്കുന്നതുമൂലം പത്രാധിപമൂർത്തിയ്ക്കു സർവ്വസിദ്ധികളും കൈവരുത്തുവാൻ
സാധിയ്ക്കുന്നു. തൃതീയ പരിച്ഛേദം മുഴുവനും തിരുനാമസങ്കീർത്തനത്തിനാണ് വിനിയോഗിച്ചിരിയ്ക്കുന്നതു്.<br>
'ഭഗവാൻ ഭഗഹാനന്ദീ വനമാലീഫലായുധഃ<br>
ആദിത്യോ ജ്യോതിരാദിത്യഃ സഹിഷ്ണുർഗതിസത്തമഃ'<br>
എന്ന മട്ടിൽ നാമകീർത്തനം ചെയ്തിരിയ്ക്കുന്നു.
നാലാം പരിച്ഛേദത്തിൽ മൂർത്തിഭേദങ്ങളെ പറ്റിയാണ് ഉപന്യസിച്ചിരിക്കുന്നത്.<br>
'ഉപ'യായതും നീ, സഹയായതും നീ<br>
'ചീഫാ'യതും നീ ഭഗവാൻ നമസ്തേ'<br>
എന്ന രീതിയിലാണ് ഇതിന്റെ ഗതി. അഞ്ചാംപരിച്ഛേദത്തിൽ അവതാരോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. മായാമാനുഷനായ ഭഗവാനല്ലാതെ മറ്റാക്കാണ്,<br>
'ആടിനെപ്പട്ടിയാക്കീടാൻ<br>
മോടി കൂടുന്ന പാടവ'മുള്ളതു്?
ആറാം പരിച്ഛേദത്തിൽ ഈശ്വരഭാഷയെ പറ്റി പറഞ്ഞിരിയ്ക്കുന്നു. ആ ഭാഷയാകട്ടെ, 'നിത്യപാരായണക്കാർക്കേ കൃത്യമായമായിടൂ'. ഭഗവാനുമായി നിത്യസമ്പ<noinclude></noinclude>
0sclh9610baydnf186rqkr5paj6il4u
244835
244834
2026-07-12T04:33:20Z
Radhan K Moolad
13275
244835
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സിദ്ധമാകുന്ന ഫലങ്ങൾ നിർവചിച്ചിരിക്കുന്നു. പ്രളയസമുദ്രത്തിനു മീതെ പൊങ്ങിക്കിടന്നുകൊണ്ട് ലോകസൃഷ്ടി മുതലായ കാൎയ്യങ്ങൾ സാധിയ്ക്കുന്നതിനു ഭഗവാനു 'വടപത്രം' ഏതുപ്രകാരം ആസ്പദമായി ഭവിയ്ക്കുന്നുവോ, അതിന്മണ്ണം പത്രാധിപർക്കു പത്രവും ഉപാധിയായിത്തീരുന്നു. പത്രത്തെ ആയുധമാക്കി പ്രവർത്തിയ്ക്കുന്നതുമൂലം പത്രാധിപമൂർത്തിയ്ക്കു സർവ്വസിദ്ധികളും കൈവരുത്തുവാൻ
സാധിയ്ക്കുന്നു. തൃതീയ പരിച്ഛേദം മുഴുവനും തിരുനാമസങ്കീർത്തനത്തിനാണ് വിനിയോഗിച്ചിരിയ്ക്കുന്നതു്.<br>
'ഭഗവാൻ ഭഗഹാനന്ദീ വനമാലീഫലായുധഃ<br>
ആദിത്യോ ജ്യോതിരാദിത്യഃ സഹിഷ്ണുർഗതിസത്തമഃ'<br>
എന്ന മട്ടിൽ നാമകീർത്തനം ചെയ്തിരിയ്ക്കുന്നു.
നാലാം പരിച്ഛേദത്തിൽ മൂർത്തിഭേദങ്ങളെ പറ്റിയാണ് ഉപന്യസിച്ചിരിക്കുന്നത്.<br>
'ഉപ'യായതും നീ, സഹയായതും നീ<br>
'ചീഫാ'യതും നീ ഭഗവാൻ നമസ്തേ'<br>
എന്ന രീതിയിലാണ് ഇതിന്റെ ഗതി. അഞ്ചാംപരിച്ഛേദത്തിൽ അവതാരോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. മായാമാനുഷനായ ഭഗവാനല്ലാതെ മറ്റാർക്കാണ്,<br>
'ആടിനെപ്പട്ടിയാക്കീടാൻ<br>
മോടി കൂടുന്ന പാടവ'മുള്ളതു്?
ആറാം പരിച്ഛേദത്തിൽ ഈശ്വരഭാഷയെ പറ്റി പറഞ്ഞിരിയ്ക്കുന്നു. ആ ഭാഷയാകട്ടെ, 'നിത്യപാരായണക്കാർക്കേ കൃത്യമായമായിടൂ'. ഭഗവാനുമായി നിത്യസമ്പ<noinclude></noinclude>
rubrx5ewdg8gff98skhedd3wu6izz27
താൾ:1941-pathramimamsa.pdf/12
106
84023
244836
244250
2026-07-12T04:43:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244836
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആർക്കാണ് ഭഗവത്ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്നങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നു് ഈശ്വരഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ളവർക്കു വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരിച്ഛേദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.
'ഒലേ, സ്വലേ, പ്രലേത്യാദി<br>
നാനാ സേവകുതർപ്പിതം<br>
നിവേദ്യം നിറയേ ഭുക്ത്വാ<br>
നൃത്തമാടുക പത്രപൻ'<br>
എന്നുള്ള പ്രാർത്ഥന ഇതിന്റെ പീഠികയാണ്. അനന്തരം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാനു വഴിവാടു നേർന്നുകൊണ്ട് ആചാൎയ്യതൃപ്പാദങ്ങൾ-<br>
'ചിന്തിതനും ചിന്തിപ്പോനും<br>
ചിന്തനയും നീയേ!!'<br>
എന്നു് മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നിത്യാനന്ദൻ.<noinclude></noinclude>
gsmn8xuv767xy2dyif9bxdaq7aq81ha
244837
244836
2026-07-12T04:44:37Z
Radhan K Moolad
13275
244837
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആർക്കാണ് ഭഗവത്ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്നങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നു് ഈശ്വരഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ളവർക്കു വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരിച്ഛേദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.
'ഒലേ, സ്വലേ, പ്രലേത്യാദി<br>
നാനാ സേവകതർപ്പിതം<br>
നിവേദ്യം നിറയേ ഭുക്ത്വാ<br>
നൃത്തമാടുക പത്രപൻ'<br>
എന്നുള്ള പ്രാർത്ഥന ഇതിന്റെ പീഠികയാണ്. അനന്തരം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാനു വഴിവാടു നേർന്നുകൊണ്ട് ആചാൎയ്യതൃപ്പാദങ്ങൾ-<br>
'ചിന്തിതനും ചിന്തിപ്പോനും<br>
ചിന്തനയും നീയേ!!'<br>
എന്നു് മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നിത്യാനന്ദൻ.<noinclude></noinclude>
d9135htjrikxo91qpan0ub8b6pvdzmh
244838
244837
2026-07-12T04:45:01Z
Radhan K Moolad
13275
244838
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആർക്കാണ് ഭഗവത്ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്നങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നു് ഈശ്വരഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ളവർക്കു വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരിച്ഛേദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.
'ഒലേ, സ്വലേ, പ്രലേത്യാദി<br>
നാനാ സേവകതർപ്പിതം<br>
നിവേദ്യം നിറയേ ഭുക്ത്വാ<br>
നൃത്തമാടുക പത്രപൻ'<br>
എന്നുള്ള പ്രാർത്ഥന ഇതിന്റെ പീഠികയാണ്. അനന്തരം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാനു വഴിവാടു നേർന്നുകൊണ്ട് ആചാൎയ്യതൃപ്പാദങ്ങൾ-<br>
'ചിന്തിതനും ചിന്തിപ്പോനും<br>
ചിന്തനയും നീയേ!!'<br>
എന്നു് മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നിത്യാനന്ദൻ.<noinclude></noinclude>
5s59s9f1plkxypgdxee7zqwm3ikh8jl
244839
244838
2026-07-12T04:47:49Z
Radhan K Moolad
13275
244839
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആർക്കാണ് ഭഗവത്ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്നങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നു് ഈശ്വരഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ളവർക്കു വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരിച്ഛേദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.
'ഒലേ, സ്വലേ, പ്രലേത്യാദി<br>
നാനാ സേവകതർപ്പിതം<br>
നിവേദ്യം നിറയേ ഭുക്ത്വാ<br>
നൃത്തമാടുക പത്രപൻ'<br>
എന്നുള്ള പ്രാർത്ഥന ഇതിന്റെ പീഠികയാണ്. അനന്തരം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാനു വഴിവാടു നേർന്നുകൊണ്ട് ആചാൎയ്യതൃപ്പാദങ്ങൾ-<br>
'ചിന്തിതനും ചിന്തിപ്പോനും<br>
ചിന്തനയും നീയേ!!'<br>
എന്നു് മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നിത്യാനന്ദൻ.<noinclude></noinclude>
lq0u5fvomnv4yz1ssf7expea4x8a0bd
244840
244839
2026-07-12T04:48:17Z
Radhan K Moolad
13275
244840
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആർക്കാണ് ഭഗവത്ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്നങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നു് ഈശ്വരഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ളവർക്കു വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരിച്ഛേദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.
'ഒലേ, സ്വലേ, പ്രലേത്യാദി<br>
നാനാ സേവകതർപ്പിതം<br>
നിവേദ്യം നിറയേ ഭുക്ത്വാ<br>
നൃത്തമാടുക പത്രപൻ'<br>
എന്നുള്ള പ്രാർത്ഥന ഇതിന്റെ പീഠികയാണ്. അനന്തരം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാനു വഴിവാടു നേർന്നുകൊണ്ട് ആചാൎയ്യതൃപ്പാദങ്ങൾ-<br>
'ചിന്തിതനും ചിന്തിപ്പോനും<br>
ചിന്തനയും നീയേ!!'<br>
എന്നു് മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നിത്യാനന്ദൻ.<noinclude></noinclude>
5s59s9f1plkxypgdxee7zqwm3ikh8jl
244841
244840
2026-07-12T04:49:00Z
Radhan K Moolad
13275
244841
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർക്കമുള്ള മഹത്തുക്കൾക്കല്ലാതെ വേറെ ആർക്കാണ് ഭഗവത്ഭാഷിതം വിദിതമാകുക? അശരീരശബ്ദങ്ങൾ, സ്വപ്നങ്ങൾ, നിമിത്തങ്ങൾ മുതലായവയിൽ നിന്നു് ഈശ്വരഹിതം മനസ്സിലാക്കുന്നതിനു ഭഗവത്സാമീപ്യമുള്ളവർക്കു വിശേഷിച്ചും കഴിവുണ്ടായിരിയ്ക്കുമല്ലോ. ഏഴാം പരിച്ഛേദത്തിൽ ആരാധനക്രമം വിവരിച്ചുകാണുന്നു.<br>
'ഒലേ, സ്വലേ, പ്രലേത്യാദി<br>
നാനാ സേവകതർപ്പിതം<br>
നിവേദ്യം നിറയേ ഭുക്ത്വാ<br>
നൃത്തമാടുക പത്രപൻ'<br>
എന്നുള്ള പ്രാർത്ഥന ഇതിന്റെ പീഠികയാണ്. അനന്തരം യാചന, മോഷണം എന്നിവകൊണ്ടു സമ്പാദിയ്ക്കുന്ന ദ്രവ്യങ്ങളാൽ പോലും ഈശ്വരപ്രീതി വരുത്താമെന്നു പറഞ്ഞിരിയ്ക്കുന്നു. എട്ടാം പരിച്ഛേദത്തിൽ ഭഗവാനു വഴിവാടു നേർന്നുകൊണ്ട് ആചാൎയ്യതൃപ്പാദങ്ങൾ-<br>
'ചിന്തിതനും ചിന്തിപ്പോനും<br>
ചിന്തനയും നീയേ!!'<br>
എന്നു് മീമാംസയെ ഭഗവൽ പാദാരവിന്ദങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നിത്യാനന്ദൻ.<noinclude></noinclude>
ocdpia6scb82wkzxd4vgbnry8xprp9o
താൾ:1941-pathramimamsa.pdf/15
106
84024
244843
244251
2026-07-12T05:18:11Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244843
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''പത്രമീമാംസ'''</big></big></big>
I
മംഗളം
</center>
1. ആർക്കുത്തിത്തടികനോടിടയുവാൻ തൻകുമ്പ വീർപ്പിച്ചെഴും<br>
പോക്കാച്ചിത്തവളയ്ക്കുചേർന്നവയറിൻചന്തം ചമഞ്ഞുംപരം<br>
കാലാടും കരിമേശതന്റെ പിറകെ മൂട്ടാധിവാസോത്തമം<br>
കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ
ശ്ലോകം- 1.
മാമൂൽ പ്രിയനായ ആചാരൎയ്യതൃപ്പാദങ്ങൾ അഭിവന്ദ്യന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിന്റെ ശുഭസമാപ്തിക്കായി പരിപാവനമായ മംഗളാചരണം
അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ - വിശിഷ്യാ, ഒരിഷ്ടദേവതയെ- ആയിരിയ്ക്കണമെന്നു നിർബന്ധമുള്ളതിനാലത്രെ
തൃപ്പാദങ്ങളും സ്വമനോഭർപ്പണത്തിൽ ബിംബിച്ചു കാണുന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്.
ആക്കത്തിത്തടി- ആക്കത്തിൽ (വലുപ്പത്തിൽ) തടി (ദേഹം). ചന്തം - ആനച്ചന്തം, ഭേകച്ചന്തം മുതലായ പ്രയോഗങ്ങൾ കാൺക. കൂറ്റൻ മൂരിയുടെ വലുപ്പം കാണിപ്പാൻ വേണ്ടി പണ്ടൊരിയ്ക്കൽ ഒരു പോക്കാച്ചിത്തവള അതിന്റെ വയറു ക്രമത്തിലധികം വീർപ്പിയ്ക്കുകയാൽ പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude>
nwkgs4teh261eh8p99uf0fmg6uxwetd
244844
244843
2026-07-12T05:18:45Z
Radhan K Moolad
13275
244844
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''പത്രമീമാംസ'''</big></big></big>
I
മംഗളം
</center>
1. ആർക്കുത്തിത്തടികനോടിടയുവാൻ തൻകുമ്പ വീർപ്പിച്ചെഴും<br>
പോക്കാച്ചിത്തവളയ്ക്കുചേർന്നവയറിൻചന്തം ചമഞ്ഞുംപരം<br>
കാലാടും കരിമേശതന്റെ പിറകെ മൂട്ടാധിവാസോത്തമം<br>
കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ
ശ്ലോകം- 1.
മാമൂൽ പ്രിയനായ ആചാരൎയ്യതൃപ്പാദങ്ങൾ അഭിവന്ദ്യന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിന്റെ ശുഭസമാപ്തിക്കായി പരിപാവനമായ മംഗളാചരണം
അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ - വിശിഷ്യാ, ഒരിഷ്ടദേവതയെ- ആയിരിയ്ക്കണമെന്നു നിർബന്ധമുള്ളതിനാലത്രെ
തൃപ്പാദങ്ങളും സ്വമനോഭർപ്പണത്തിൽ ബിംബിച്ചു കാണുന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്.
ആക്കത്തിത്തടി- ആക്കത്തിൽ (വലുപ്പത്തിൽ) തടി (ദേഹം). ചന്തം - ആനച്ചന്തം, ഭേകച്ചന്തം മുതലായ പ്രയോഗങ്ങൾ കാൺക. കൂറ്റൻ മൂരിയുടെ വലുപ്പം കാണിപ്പാൻ വേണ്ടി പണ്ടൊരിയ്ക്കൽ ഒരു പോക്കാച്ചിത്തവള അതിന്റെ വയറു ക്രമത്തിലധികം വീർപ്പിയ്ക്കുകയാൽ പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude>
ai5utipp6w1ygtcuzqusuv74sd243xw
244845
244844
2026-07-12T05:19:36Z
Radhan K Moolad
13275
244845
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''പത്രമീമാംസ'''</big></big></big>
I
മംഗളം
</center>
1. ആക്കത്തിത്തടികനോടിടയുവാൻ തൻകുമ്പ വീർപ്പിച്ചെഴും<br>
പോക്കാച്ചിത്തവളയ്ക്കുചേർന്നവയറിൻചന്തം ചമഞ്ഞുംപരം<br>
കാലാടും കരിമേശതന്റെ പിറകെ മൂട്ടാധിവാസോത്തമം<br>
കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ
ശ്ലോകം- 1.
മാമൂൽ പ്രിയനായ ആചാരൎയ്യതൃപ്പാദങ്ങൾ അഭിവന്ദ്യന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിന്റെ ശുഭസമാപ്തിക്കായി പരിപാവനമായ മംഗളാചരണം
അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ - വിശിഷ്യാ, ഒരിഷ്ടദേവതയെ- ആയിരിയ്ക്കണമെന്നു നിർബന്ധമുള്ളതിനാലത്രെ
തൃപ്പാദങ്ങളും സ്വമനോഭർപ്പണത്തിൽ ബിംബിച്ചു കാണുന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്.
ആക്കത്തിത്തടി- ആക്കത്തിൽ (വലുപ്പത്തിൽ) തടി (ദേഹം). ചന്തം - ആനച്ചന്തം, ഭേകച്ചന്തം മുതലായ പ്രയോഗങ്ങൾ കാൺക. കൂറ്റൻ മൂരിയുടെ വലുപ്പം കാണിപ്പാൻ വേണ്ടി പണ്ടൊരിയ്ക്കൽ ഒരു പോക്കാച്ചിത്തവള അതിന്റെ വയറു ക്രമത്തിലധികം വീർപ്പിയ്ക്കുകയാൽ പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude>
cpm9gamfvvst4mocvt9gqnt9xpjnrbm
244846
244845
2026-07-12T05:21:17Z
Radhan K Moolad
13275
244846
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''പത്രമീമാംസ'''</big></big></big>
I
മംഗളം
</center>
1. ആക്കത്തിത്തടികനോടിടയുവാൻ തൻകുമ്പ വീർപ്പിച്ചെഴും<br>
പോക്കാച്ചിത്തവളയ്ക്കുചേർന്നവയറിൻചന്തം ചമഞ്ഞുംപരം<br>
കാലാടും കരിമേശതന്റെ പിറകെ മൂട്ടാധിവാസോത്തമം<br>
കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ
==ശ്ലോകം- 1.==
മാമൂൽ പ്രിയനായ ആചാരൎയ്യതൃപ്പാദങ്ങൾ അഭിവന്ദ്യന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിന്റെ ശുഭസമാപ്തിക്കായി പരിപാവനമായ മംഗളാചരണം
അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ - വിശിഷ്യാ, ഒരിഷ്ടദേവതയെ- ആയിരിയ്ക്കണമെന്നു നിർബന്ധമുള്ളതിനാലത്രെ
തൃപ്പാദങ്ങളും സ്വമനോഭർപ്പണത്തിൽ ബിംബിച്ചു കാണുന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്.
ആക്കത്തിത്തടി- ആക്കത്തിൽ (വലുപ്പത്തിൽ) തടി (ദേഹം). ചന്തം - ആനച്ചന്തം, ഭേകച്ചന്തം മുതലായ പ്രയോഗങ്ങൾ കാൺക. കൂറ്റൻ മൂരിയുടെ വലുപ്പം കാണിപ്പാൻ വേണ്ടി പണ്ടൊരിയ്ക്കൽ ഒരു പോക്കാച്ചിത്തവള അതിന്റെ വയറു ക്രമത്തിലധികം വീർപ്പിയ്ക്കുകയാൽ പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude>
porbdy959sbfsclk6a4ft5kd0cq027v
244847
244846
2026-07-12T05:22:12Z
Radhan K Moolad
13275
244847
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''പത്രമീമാംസ'''</big></big></big>
I
മംഗളം
</center>
1. ആക്കത്തിത്തടികനോടിടയുവാൻ തൻകുമ്പ വീർപ്പിച്ചെഴും<br>
പോക്കാച്ചിത്തവളയ്ക്കുചേർന്നവയറിൻചന്തം ചമഞ്ഞുംപരം<br>
കാലാടും കരിമേശതന്റെ പിറകെ മൂട്ടാധിവാസോത്തമം<br>
കാലൊന്നറ്റ കസേരതന്നിലമരും പത്രാധിപംഭാവയേ
===ശ്ലോകം- 1.===
മാമൂൽ പ്രിയനായ ആചാരൎയ്യതൃപ്പാദങ്ങൾ അഭിവന്ദ്യന്മാരായ മുൻഗാമികളെ അനുകരിച്ച് ഗ്രന്ഥത്തിന്റെ ശുഭസമാപ്തിക്കായി പരിപാവനമായ മംഗളാചരണം
അനുഷ്ഠിച്ചിരിയ്ക്കുന്നു. യാഥാസ്ഥിതികസിദ്ധാന്തപ്രകാരം വന്ദിയ്ക്കുന്നത് ഒരു മൂർത്തിയെ - വിശിഷ്യാ, ഒരിഷ്ടദേവതയെ- ആയിരിയ്ക്കണമെന്നു നിർബന്ധമുള്ളതിനാലത്രെ
തൃപ്പാദങ്ങളും സ്വമനോഭർപ്പണത്തിൽ ബിംബിച്ചു കാണുന്ന പത്രാധിപമൂർത്തിയെ വന്ദിയ്ക്കുന്നതു്.
ആക്കത്തിത്തടി- ആക്കത്തിൽ (വലുപ്പത്തിൽ) തടി (ദേഹം). ചന്തം - ആനച്ചന്തം, ഭേകച്ചന്തം മുതലായ പ്രയോഗങ്ങൾ കാൺക. കൂറ്റൻ മൂരിയുടെ വലുപ്പം കാണിപ്പാൻ വേണ്ടി പണ്ടൊരിയ്ക്കൽ ഒരു പോക്കാച്ചിത്തവള അതിന്റെ വയറു ക്രമത്തിലധികം വീർപ്പിയ്ക്കുകയാൽ പൊട്ടിത്തകർന്നുപോയ കഥ പ്രഖ്യാതമാണല്ലോ. ഉൽക്ക<noinclude></noinclude>
o6u92p8q0u2m9t35287lwqtnzbm762h
താൾ:1941-pathramimamsa.pdf/16
106
84025
244848
244252
2026-07-12T05:33:41Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244848
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർഷേച്ഛ അഭിനന്ദനീയമെങ്കിലും ഏറവലുതാകുവാനുദ്യമിയ്ക്കുന്നതു ഭേകത്തിന്റെ ദുരവസ്ഥ താനെ വരിയ്ക്കുകയായിരിയ്ക്കുമെന്നു തൃപ്പാദങ്ങൾ പ്രകാരാന്തരേണ ദ്യോതിപ്പിയ്ക്കുന്നു. കരിമേശ- പൂർവ്വാശ്രമത്തിൽ ചായക്കടയെ അലംകരിയ്ക്കുവാൻ ഭാഗ്യമുണ്ടാവുകയാൽ അവിടത്തെ പുകയേറ്റു കറുപ്പുനിറം ബാധിച്ചിട്ടുള്ള മേശ. 'കാലാടും കരിമേശ'യെന്ന പ്രയോഗം സ്വഭാവോക്തിയ്ക്കു മകുടോദാഹരണമാകുന്നു. കരി (ആന) കാലാട്ടുന്നതു സൂക്ഷിച്ചു നോക്കീട്ടുള്ളവർക്ക് ഈ സംഗതി സുഗ്രാഹ്യമത്രെ. കരി (ആന)യും മേശയും നാല്ക്കാലി വർഗ്ഗത്തിൽ പെട്ടതാണെന്നും പ്രകൃതത്തിലെ മേശയുടേയും ആനയുടേയും നിറം കറുപ്പാണെന്നുമുള്ള യാഥാർത്ഥ്യം ഈ പ്രയോഗത്തിന്റെ സ്വാരസ്യത്തെ ദ്വിഗുണീഭവിപ്പിക്കുന്നു. പിറകെ- പിൻഭാഗത്ത്. പത്രാധിപർ മേശയുടെ പിറകിലിരിയ്ക്കുന്നുവെന്നു വെച്ചാൽ മേശ പത്രാധിപരുടെ മുൻപിൽ സ്ഥിതിചെയ്യുന്നുവെന്നു ഭാവം. മൂട്ടാധിവാസോത്തമം- മൂട്ടയുടെ അധിവാസത്തിനു് (താമസത്തിനു്) ഉത്തമമായിട്ടുള്ളത് (ഏറ്റവും പറ്റിയത്). മൂട്ട- ഒരു ചൂഷക പ്രാണി-
"മുതലാളി, കൊതുശ്രേഷ്ഠൻ<br>
മൂട്ട, പായസ,മട്ടയും<br>
ഇത്തിക്കണ്ണിയു,മപ്പേനും<br>
പുത്തൻ ചൂഷകവൃന്ദമാം.
-സഖാനിഘണ്ടു"
മൂട്ടയുടെ (ഭാണ്ഡത്തിന്റെ, അതായതു ഭാണ്ഡസമാനമായ മെത്തയുടെ) അധിവാസത്തിനുത്തമസ്ഥാനമായിട്ടു<noinclude></noinclude>
6itvc5srsmywlsjn83ocaztw87lti5a
താൾ:1941-pathramimamsa.pdf/17
106
84026
244850
244253
2026-07-12T05:48:10Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244850
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ള്ളത് എന്നുമാം. മെത്തവെച്ച കസേരകൾ സർവ്വസാധാരണമാണല്ലോ. മെത്തവെയ്ക്കുന്നതിനു പത്രാധിപപീഠം ഏറ്റവും പറ്റിയ സ്ഥാനമാണെന്നു വ്യംഗ്യം. ദുർഭാഗ്യവശാൽ പത്രാധിപരുടെ കസേരയ്ക്കു മെത്തയില്ലെന്നു വിവക്ഷ.
അലംകാരം - ശ്ലേഷം. അമരും - അമർന്നിരിയ്ക്കുന്ന; പച്ചക്കളിമണ്ണുപോലെ പതിഞ്ഞിരിയ്ക്കുന്ന. 'അമരുക' - ഈ പ്രയോഗം സാഭിപ്രായമെന്നറിഞ്ഞുകൊൾക. കസേരമേൽ അമരണമെങ്കിൽ പത്രാധിപമൂർത്തി മേദസ്സു വർദ്ധിച്ചിട്ടുള്ള ഒരു വ്യക്തിയാണെന്നു സ്പഷ്ടം. പത്രാധിപം - പത്രാധിപരെ. ഭാവയേ - ഭാവിയ്ക്കുന്നു; വിചാരിയ്ക്കുന്നു; വന്ദിയ്ക്കുന്നു. ഉത്തമപുരുഷൻ ഏകവചനം. വൃത്തം -ശാർദ്ദൂലവിക്രീഡിതം.
ഭാവാത്ഥം - ആടുന്ന കാലോടുകൂടിയ ഒരു കറുത്ത മേശയുടെ പിൻഭാഗത്തിട്ടിരിയ്ക്കുന്നതും ഒരു കാൽ മുറിഞ്ഞിട്ടുള്ളതും മൂട്ടകളുടെ അധിവാസത്തിനു്, അഥവാ മെത്തവെച്ചു പിടിപ്പിയ്ക്കുന്നതിനു്, ഏറ്റവും പറ്റിയതുമായ ഒരു കസേരമേൽ, കൂറ്റൻ മൂരിയുടെ വലുപ്പം കാണിയ്ക്കുവാൻ വേണ്ടി വീർപ്പിയ്ക്കപ്പെട്ട വയറോടുകൂടിയ പോക്കാച്ചിത്തവളയുടെ ചന്തത്തോടുകൂടി പച്ചക്കളിമണ്ണുപോലെ, പതിഞ്ഞിരിയ്ക്കുന്ന പത്രാധിപമൂർത്തിയെ ഞാൻ വന്ദിയ്ക്കുന്നു.
2.
ഷർട്ടിന്നോടുകളൊട്ടലെന്നിവമാച്ചീടാൻ ധരിയ്ക്കും, പഴ-<br>
ങ്കോട്ടും, കോട്ടിനുറയ്ക്കകത്തുതിരുകും ഫൗണ്ടേൻമഷിപ്പേനയും;<br>
ഒട്ടേടം പരടേച്ച കണ്ണടയുമായ് കാറ്റും വെളിച്ചങ്ങളും<br>
തട്ടാതുള്ളമുറിയ്ക്കുകത്തരുളിടും പത്രാധിപംഭാവയേ.<noinclude></noinclude>
dv0e1rwrmzcvsrsngezdiz2f8o79kpx
താൾ:1941-pathramimamsa.pdf/18
106
84027
244851
244255
2026-07-12T06:01:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244851
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശ്ലോകം - 2.
ഒട്ടൽ = പറ്റിപ്പിടുത്തം. മറച്ചിടാൻ = ആച്ഛാദനം ചെയ്യുവാൻ. കേവലം ത്വഗിന്ദ്രിയംകൊണ്ടു മാത്രമറിവാൻ സാധിയ്ക്കുന്ന ഒട്ടലിനെ കോട്ടു ധരിച്ച് ഓട്ടയെ
എന്നപോലെ, നയനേന്ദ്രിയത്തിനു വിഷയമാക്കാതെ കഴിപ്പാനുള്ള കവിയുടെ ശ്രമം പുത്തൻകൂറ്റിനൊത്തതാണെന്നു കണ്ടുകൊൾക. കോട്ട് = അടിക്കുപ്പായത്തിന്റെ
കോട്ടങ്ങൾ പുറത്തറിയിക്കാതെ കഴിക്കാനുതകുന്ന ഒരു മേല്ക്കുപ്പായം. ഫൌണ്ടൻ മഷിപ്പേന = ഉള്ളിൽ നിറച്ചിരിയ്ക്കുന്നതവസാനിയ്ക്കുന്നതുവരെ മുനയിൽ കൂടി സ്വച്ഛന്ദം
മഷി പ്രവഹിയ്ക്കുന്ന നവീനമായ ഒരെഴുത്തുകോൽ. കണ്ണട = വൃദ്ധന്മാർ കാഴ്ചക്കും യുവാക്കന്മാരും യുവതികളും അലങ്കാരത്തിനുമായി ഉപയോഗിയ്ക്കുന്ന ഒരു സാധനം.
കാറ്റ് = ഹനുമാന്റെ അച്ഛൻ. 45-ാം ശ്ലോകത്തിൽ ഹനുമാനെപ്പറ്റി പ്രസ്താവിക്കുവാൻ പോകുന്നതിനെ കവി ഇവിടെ സൂചിപ്പിച്ചിരിയ്ക്കുന്നു. വെളിച്ചങ്ങൾ = സത്യപ്രകാശവും ആദിത്യരശ്മിയും. പത്രാധിപമൂർത്തി പ്രകാശവൈമുഖ്യമുള്ള ഒരു സത്വമാണോയെന്നു് ഏവർക്കും സംശയം ജനിച്ചേയ്ക്കുമെന്നു വ്യംഗ്യം. വൃത്തം മുൻശ്ലോകത്തിന്റെ വൃത്തം കാൺക.
ഭാവാർത്ഥം - കാറ്റും വെളിച്ചങ്ങളും പ്രവേശിയ്ക്കുാത്തതും എലിയും നരച്ചീരും അധിവസിയ്ക്കുന്നതുമായ ശ്രീകോവിലിനകത്ത് മാല മുതലായ ചാർത്തി വർത്തിയ്ക്കുന്ന ഈശ്വര വിഗ്രഹത്തിന്റെ പ്രതിച്ഛായയാണ് പത്രമാപ്പീസ്സിലെ ഇരുളടഞ്ഞ മുറിയിൽ ഷർട്ട്, കോട്ട്,<noinclude></noinclude>
gk5c86ogy3tw2ihjumma1q9d54jtc25
താൾ:1941-pathramimamsa.pdf/19
106
84028
244852
244256
2026-07-12T06:17:03Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244852
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഫൌണ്ടൻപെൻ, കണ്ണട ആദിയായ ഭൂഷണങ്ങളാൽ അലംകൃതനായി പീഠം കയറിയിരിയ്ക്കുന്ന പത്രാധിപരിൽ ആചാൎയ്യതൃപ്പാദങ്ങൾ ദർശിയ്ക്കുന്നതു്.
3. മുട്ടിന്മേൽ ചൊറിയുള്ള പിള്ളരനിശം പ്രുഫോടതിൻ കോപ്പിയും<br>
കെട്ടിക്കൊണ്ടൊരിടത്ത,ടുത്തൊരുതരം രാഷ്ട്രീയവാദിഷ്ഠയം<br>
ഒട്ടല്ലേ, പല സാമുദായികപരിഷ്ക്കർത്താക്കളെന്നുള്ളൊരീ-<br>
കൂട്ടക്കാരുടെ മദ്ധ്യമാർന്നരുളിടും പത്രാധിപം ഭാവയേ.
ശ്ലോകം - 3
പിള്ളർ = പട്ടിണിപ്പിശാചിന്റെ അരുമസന്താനങ്ങൾ. കോപ്പി = പ്രൂഫിലടങ്ങിയ സംഗതികളുടെ മൂലം. രാഷ്ട്രീയവാദിഷ്ഠർ, സാമുദായിക പരിഷ്കർത്താക്കൾ - ഓരോ തരം ഉദരംഭരികളുടെ വകഭേദങ്ങൾ. വൃത്തം - മുൻ ശ്ലോകങ്ങൾ കാൺക.
ഭാവാർത്ഥം - ജഗന്നിയന്താവായ ഭഗവാനെ ഭക്തോത്തമന്മാരെന്ന പോലെ പത്രാധിപരദ്ദേഹത്തെ അനവരതം സേവിയ്ക്കുന്നവരത്രെ പ്രൂഫ് ബോയ്സും, രാഷ്ട്രീയവാദികളും, സമുദായപരിഷത്താക്കളും. ഇക്കൂട്ടരുടെ നടുനായകമായി പരിലസിയ്ക്കുന്ന പത്രാധിപരവർകളെ ഞാൻ വന്ദിയ്ക്കുന്നു.<noinclude></noinclude>
axegplmrby559xqh32swkodces1zrbg
താൾ:1941-pathramimamsa.pdf/20
106
84029
244853
244257
2026-07-12T06:24:28Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244853
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>II</big></big><br>
<big><big><big>'''പത്രപ്രവർത്തനോദ്ദേശ്യം'''</big></big></big>
</center>
===ശ്ലോകം - 4===
ഈ ശ്ലോകത്തിന്റെ പ്രഥമപാദത്തിൽ പത്രപ്രവർത്തനത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം ദ്യോതിപ്പിച്ചിരിയ്ക്കുന്നു. പത്രായുധമിളക്കിക്കാണിച്ചോ പത്ര
വിശറികൊണ്ടു വീശി സമാശ്വസിപ്പിച്ചോ രണ്ടു പ്രകാരത്തിൽ പ്രസ്തുതോദ്ദേശ്യം സാധിയ്ക്കാവുന്നതാണ്. ഏതു തന്ത്രമാണ് പ്രയോഗിക്കേണ്ടതെന്നു സന്ദഭാനുസാരം
നിർണ്ണയിച്ചുകൊണ്ടാൽ മതി.
രണ്ടാംപാദത്തിൽ ദ്വിതീയോദ്ദേശ്യം വർണ്ണിച്ചിരിയ്ക്കുന്നു.
'അനർഹമായ സമ്പാദ്യം,<br>
സമ്മാനം, ഭീഷണിപ്പണം,<br>
കോഴയും, കാഴ്ചയും,ബ്രൈബും,<br>
കിത്തയും, പേപ്പർവേയ്റ്റുമേ'
എന്നു ശബ്ദാനുശാസനം.
കൈക്കൂലി നാലുവിധത്തിൽ വാങ്ങാമെന്നാണ് വിധി. അവയെ താഴെ ചേർത്തുകൊള്ളുന്നു: -<noinclude></noinclude>
shmvtzbnycfvtw92xcz3utbhr8shchh
244854
244853
2026-07-12T06:28:49Z
Radhan K Moolad
13275
244854
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>II</big></big><br>
<big><big><big>'''പത്രപ്രവർത്തനോദ്ദേശ്യം'''</big></big></big>
</center>
4. പാഠ്യപുസ്തകമൊപ്പിയ്ക്കാ-<br>
നേറക്കൈക്കൂലി വാങ്ങുവാൻ;<br>
കമ്മിറ്റിയിൽക്കരേറീടാ-<br>
നെമ്മൽസിപ്പദമാർന്നിടാൻ;
===ശ്ലോകം - 4===
ഈ ശ്ലോകത്തിന്റെ പ്രഥമപാദത്തിൽ പത്രപ്രവർത്തനത്തിന്റെ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം ദ്യോതിപ്പിച്ചിരിയ്ക്കുന്നു. പത്രായുധമിളക്കിക്കാണിച്ചോ പത്ര
വിശറികൊണ്ടു വീശി സമാശ്വസിപ്പിച്ചോ രണ്ടു പ്രകാരത്തിൽ പ്രസ്തുതോദ്ദേശ്യം സാധിയ്ക്കാവുന്നതാണ്. ഏതു തന്ത്രമാണ് പ്രയോഗിക്കേണ്ടതെന്നു സന്ദഭാനുസാരം
നിർണ്ണയിച്ചുകൊണ്ടാൽ മതി.
രണ്ടാംപാദത്തിൽ ദ്വിതീയോദ്ദേശ്യം വർണ്ണിച്ചിരിയ്ക്കുന്നു.
'അനർഹമായ സമ്പാദ്യം,<br>
സമ്മാനം, ഭീഷണിപ്പണം,<br>
കോഴയും, കാഴ്ചയും,ബ്രൈബും,<br>
കിത്തയും, പേപ്പർവേയ്റ്റുമേ'
എന്നു ശബ്ദാനുശാസനം.
കൈക്കൂലി നാലുവിധത്തിൽ വാങ്ങാമെന്നാണ് വിധി. അവയെ താഴെ ചേർത്തുകൊള്ളുന്നു: -<noinclude></noinclude>
sk0bg5fsa5hx2yz8nddg7lnh0qcuj0j
താൾ:1941-pathramimamsa.pdf/21
106
84030
244855
244258
2026-07-12T06:38:41Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244855
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>(1) ലേഖനമെഴുതുന്നതിനു്; (2) ലേഖനമെഴുതാതിരിയ്ക്കുന്നതിനു്; (3) കൈവശം കിട്ടിയ ലേഖനം പ്രസിദ്ധം ചെയ്യാതിരിയ്ക്കുന്നതിനു്; (4) സങ്കല്പ ലേഖനവും ചിത്രവും പുറത്തു വിടാതിരിയ്ക്കുന്നതിനു്,
ഒടുവിൽ പ്രസ്താവിച്ച് തന്ത്രവിശേഷത്തെ സംബന്ധിച്ചുള്ള പരിപൂർണ്ണ ജ്ഞാനം പത്രാധിപർക്കുണ്ടായിരിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും നവീനവും അതിപ്രചാരം സിദ്ധിച്ചിട്ടുള്ളതുമായ ഈ 'നാലാം തന്ത്രം' പ്രയോഗിച്ചു ദ്രവ്യം കരസ്ഥമാക്കേണ്ടതിപ്രകാരമാകുന്നു:-
നാട്ടുപ്രമാണികൾ, ഇളപ്രഭുക്കന്മാർ, വർത്തകശ്രേഷ്ഠന്മാർ, ദുരഭിമാനികളും ധനാഢ്യരുമായ ബിരുദധാരികൾ എന്നിങ്ങനെയുള്ളവരുടെ സമീപത്തു പത്രാധിപരുടെ ഏജന്റ് ആകസ്മികമായി കയറിച്ചെന്ന് ഒരാത്മകഥാ കഥനത്തോടുകൂടി അവരുമായി പരിചയപ്പെടണം. അതിനെ തുടന്നു 'ഏജന്റു' താഴെ പറയും പ്രകാരം ഒരു സംഭാഷണമാരംഭിയ്ക്കണം.
''സാർ, അവിടത്തേയ്ക്കു പ്രബലരായ ചില ശത്രുക്കൾ ഉള്ളതുപോലെ തോന്നുന്നല്ലോ!'' ഇതിനു മിയ്ക്കവാറും നിഷേധരൂപത്തിലുള്ള ഒരു മറുപടിയായിരിയ്ക്കും ശ്രോതാവിൽനിന്നു പുറപ്പെടുക. ഉത്തരമെന്തുതന്നെയായിരുന്നാലും ഏജന്റ് പിന്നൊഴിച്ചുകൂടാത്തതാകുന്നു. അയാൾ പിന്നേയും തുടരണം.
''ഉണ്ട്; സാർ, ഉണ്ടു്. അല്ലെങ്കിൽ ഇങ്ങനെയൊരു ലേഖനം കിട്ടുന്നതിനെന്താണൊരവകാശം? [ഈ സമയത്ത് ഏജന്റ് കൈയിലിരിയ്ക്കുന്ന കടലാസ്സുകെട്ടിന്മേൽ ചൂണ്ടാണിവി<noinclude></noinclude>
55p6f7sgncrn3mguh5xcscp6smxysdu
244856
244855
2026-07-12T06:41:03Z
Radhan K Moolad
13275
244856
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>(1) ലേഖനമെഴുതുന്നതിനു്; (2) ലേഖനമെഴുതാതിരിയ്ക്കുന്നതിനു്; (3) കൈവശം കിട്ടിയ ലേഖനം പ്രസിദ്ധം ചെയ്യാതിരിയ്ക്കുന്നതിനു്; (4) സങ്കല്പ ലേഖനവും ചിത്രവും പുറത്തു വിടാതിരിയ്ക്കുന്നതിനു്,
ഒടുവിൽ പ്രസ്താവിച്ച് തന്ത്രവിശേഷത്തെ സംബന്ധിച്ചുള്ള പരിപൂർണ്ണ ജ്ഞാനം പത്രാധിപർക്കുണ്ടായിരിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും നവീനവും അതിപ്രചാരം സിദ്ധിച്ചിട്ടുള്ളതുമായ ഈ 'നാലാം തന്ത്രം' പ്രയോഗിച്ചു ദ്രവ്യം കരസ്ഥമാക്കേണ്ടതിപ്രകാരമാകുന്നു:-
നാട്ടുപ്രമാണികൾ, ഇളപ്രഭുക്കന്മാർ, വർത്തകശ്രേഷ്ഠന്മാർ, ദുരഭിമാനികളും ധനാഢ്യരുമായ ബിരുദധാരികൾ എന്നിങ്ങനെയുള്ളവരുടെ സമീപത്തു പത്രാധിപരുടെ ഏജന്റ് ആകസ്മികമായി കയറിച്ചെന്ന് ഒരാത്മകഥാ കഥനത്തോടുകൂടി അവരുമായി പരിചയപ്പെടണം. അതിനെ തുടന്നു 'ഏജന്റു' താഴെ പറയും പ്രകാരം ഒരു സംഭാഷണമാരംഭിയ്ക്കണം.
"സാർ, അവിടത്തേയ്ക്കു പ്രബലരായ ചില ശത്രുക്കൾ ഉള്ളതുപോലെ തോന്നുന്നല്ലോ!" ഇതിനു മിയ്ക്കവാറും നിഷേധരൂപത്തിലുള്ള ഒരു മറുപടിയായിരിയ്ക്കും ശ്രോതാവിൽനിന്നു പുറപ്പെടുക. ഉത്തരമെന്തുതന്നെയായിരുന്നാലും ഏജന്റ് പിന്നൊഴിച്ചുകൂടാത്തതാകുന്നു. അയാൾ പിന്നേയും തുടരണം.
"ഉണ്ട്; സാർ, ഉണ്ടു്. അല്ലെങ്കിൽ ഇങ്ങനെയൊരു ലേഖനം കിട്ടുന്നതിനെന്താണൊരവകാശം? [ഈ സമയത്ത് ഏജന്റ് കൈയിലിരിയ്ക്കുന്ന കടലാസ്സുകെട്ടിന്മേൽ ചൂണ്ടാണിവി<noinclude></noinclude>
amzpa6d1ug7bdl8g3zqypcg3oznq9eo
താൾ:1941-pathramimamsa.pdf/22
106
84031
244857
244259
2026-07-12T06:53:18Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244857
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>രൽകൊണ്ടടിച്ചുകൊണ്ടിരിയ്ക്കണം]. ലേഖനം മാത്രമായിരുന്നാലും കഴിച്ചുകൂട്ടാമായിരുന്നല്ലോ, സാർ. ഇക്കുറി പത്രമടിയ്ക്കുന്നതിനുള്ള അയ്മ്പതു ബ്രിട്ടീഷ് രൂപായുമയച്ചിരിക്കുന്നല്ലോ! അതെന്തു കാണിയ്ക്കാനാ, സാർ?" ഉൾക്കരുത്തില്ലാത്ത വകക്കാരാണെങ്കിൽ ഇവയെല്ലാം കേൾക്കുമ്പോൾ ഒന്നിളകി വശമാകും. "ഏജന്റങ്ങത്തേ! അവിടുന്നു ദയവു ചെയ്തു് അതു പ്രസിദ്ധപ്പെടുത്താതെ നോക്കുമോ? ലേഖനം പുറത്തു വിട്ടാൽ ഈ സാധുവിന്റെ സദ്യശസ്സിനു തീർച്ചയായും ഹാനി സംഭവിയ്ക്കും,'' എന്നാകും എതൃകക്ഷി. അപ്പോൾ ഏജന്റു ഗൌരവഭാവത്തിൽ
പറയണം, "എന്റെ പൊന്നു സാറെ. അതല്യോ ഞാനങ്ങു മുൻകൂട്ടിത്തന്നെ പറഞ്ഞത് ? അച്ചടിക്കൂലിയ്ക്കുള്ള വക മുഴുവൻ മുൻകൂറായി മണിയാർഡർ ചെയ്തുതന്നിരിയ്ക്കുന്നു. അതെന്തു കാണിയ്ക്കും അങ്ങത്തേ?" "ആ സംഖ്യ ഞാനങ്ങു തന്നാൽ ലേഖനം മടക്കി അയക്കാൻ വല്ല വിരോധവുമുണ്ടോ?' എന്നായിരിയ്ക്കും മറു ഭാഗത്തുനിന്നു പുറപ്പെടുന്ന അടുത്ത ചോദ്യം. ഏജന്റ് അപ്പോൾ ഒരു
ദീർഘനിശ്വാസത്തോടുകൂടി തുടരണം, "യാതൊരു വിരോധവുമില്ലാ, സാർ! സാറിനറിഞ്ഞുകൂടയോ നോം തമ്മിൽ യാതൊരു കുടിപ്പകയുമില്ലെന്നു് ?" ഇതു കേൾക്കുമ്പോൾ സാറിന്റെ അന്തരംഗം കുളുർക്കും. അദ്ദേഹമകത്തു പോയി പണമെടുത്തു കൊണ്ടുവന്ന് ഏജന്റിനു കൊടുക്കും. 'കിടച്ചതു കല്യാണ'മെന്നു നണ്ണി ഏജന്റങ്ങത്ത അതു വാങ്ങി കീശയിലിട്ടു കുലുക്കിക്കൊണ്ട് ഇറങ്ങിപ്പോന്നേയ്ക്കണം.<noinclude></noinclude>
eet6gihhpwfby8tvv878hx6ud0cb325
താൾ:1941-pathramimamsa.pdf/23
106
84032
244858
244260
2026-07-12T07:01:26Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244858
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനന്തരം സങ്കല്പ ചിത്രത്തെപറ്റി പറഞ്ഞുകൊള്ളുന്നു. സചിത്രമാസികാപ്രവർത്തകന്മാർക്കാണ് ഇതിനു കൂടുതൽ സൌകൎയ്യം. "....................
'''ടെ/ൻെറ ചിത്രവും ജീവ<br>'''
'''ചരിത്രവും അടുത്ത<br>'''
'''ലക്കത്തിൽ”'''
എന്നു വലിയ വെണ്ടക്കയിൽ ഒരു മുന്നറിയിപ്പു പ്രസിദ്ധം ചെയ്യണം. ഉടൻ തന്നെ നിദ്ദിഷ്ട വ്യക്തിയുടെ അടുത്തു ചെന്ന് ഒന്നുമേതുമറിയാത്ത മട്ടിൽ സംഭാഷണം തുടങ്ങണം. അടുത്ത ലക്കത്തിലെ പ്രസിദ്ധീകരണത്തെപറ്റി ആ മാന്യൻ സംസാരിക്കാൻ തുടങ്ങിയാൽ പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിയ്ക്കണം. അപ്പോൾ ഭീമമായ ആ പ്രസിദ്ധീകരണം കൂടാതെ കഴിയ്ക്കുണമെന്ന് അദ്ദേഹമപേക്ഷിയ്ക്കും. അതിനുള്ള പിഴയായി കിട്ടാവുന്നടത്തോളം പണം വാങ്ങി പ്രവർത്തകൻ തിരിച്ചുകൊള്ളണം. ചുരുങ്ങിയത് ഒരു ലക്കം അച്ചടിച്ചു പുറത്തിറക്കുവാനുള്ള വകയെങ്കിലും പ്രസ്തുതോപായം കൊണ്ടു സമ്പാദിയ്ക്കാം.
മൂന്നാം പാദത്തിൽ കമ്മിറ്റിയിൽ കരകേറുകയെന്ന തൃതീയോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. സാമുദായികമോ, സാമ്പത്തികമോ, രാഷ്ട്രീയമോ ആയ കാൎയ്യങ്ങളെക്കുറിച്ചന്വേഷണം നടത്തി റിപ്പോർട്ടു ചെയ്യാൻ പല<noinclude></noinclude>
3p2g26vxnha8chggqgms5a7me6nc1oc
244859
244858
2026-07-12T07:02:46Z
Radhan K Moolad
13275
244859
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>അനന്തരം സങ്കല്പ ചിത്രത്തെപറ്റി പറഞ്ഞുകൊള്ളുന്നു. സചിത്രമാസികാപ്രവർത്തകന്മാർക്കാണ് ഇതിനു കൂടുതൽ സൌകൎയ്യം. "....................
<center>
'''ടെ/ൻെറ ചിത്രവും ജീവ<br>'''
'''ചരിത്രവും അടുത്ത<br>'''
'''ലക്കത്തിൽ”'''
</center>
എന്നു വലിയ വെണ്ടക്കയിൽ ഒരു മുന്നറിയിപ്പു പ്രസിദ്ധം ചെയ്യണം. ഉടൻ തന്നെ നിദ്ദിഷ്ട വ്യക്തിയുടെ അടുത്തു ചെന്ന് ഒന്നുമേതുമറിയാത്ത മട്ടിൽ സംഭാഷണം തുടങ്ങണം. അടുത്ത ലക്കത്തിലെ പ്രസിദ്ധീകരണത്തെപറ്റി ആ മാന്യൻ സംസാരിക്കാൻ തുടങ്ങിയാൽ പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിയ്ക്കണം. അപ്പോൾ ഭീമമായ ആ പ്രസിദ്ധീകരണം കൂടാതെ കഴിയ്ക്കുണമെന്ന് അദ്ദേഹമപേക്ഷിയ്ക്കും. അതിനുള്ള പിഴയായി കിട്ടാവുന്നടത്തോളം പണം വാങ്ങി പ്രവർത്തകൻ തിരിച്ചുകൊള്ളണം. ചുരുങ്ങിയത് ഒരു ലക്കം അച്ചടിച്ചു പുറത്തിറക്കുവാനുള്ള വകയെങ്കിലും പ്രസ്തുതോപായം കൊണ്ടു സമ്പാദിയ്ക്കാം.
മൂന്നാം പാദത്തിൽ കമ്മിറ്റിയിൽ കരകേറുകയെന്ന തൃതീയോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. സാമുദായികമോ, സാമ്പത്തികമോ, രാഷ്ട്രീയമോ ആയ കാൎയ്യങ്ങളെക്കുറിച്ചന്വേഷണം നടത്തി റിപ്പോർട്ടു ചെയ്യാൻ പല<noinclude></noinclude>
bgy3b4n4t0l2f308gufn25z9spound9
താൾ:1941-pathramimamsa.pdf/24
106
84034
244860
244262
2026-07-12T07:13:38Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244860
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പ്പോഴും കമ്മിറ്റികൾ നിയമിയ്ക്കപ്പെടാറുണ്ടല്ലോ. അപ്രകാരമുള്ള കമ്മിറ്റികളിൽ അംഗങ്ങൾ തികയാതെ വരുമ്പോൾ നിയമനത്തിനുത്തരവാദപ്പെട്ടവരുടെ ശ്രദ്ധ പ്രായേണ പത്രാധിപന്മാരിലാണ് പതിയുക. അവർ കമ്മിറ്റികളെ അലങ്കരിയ്ക്കുന്നതും ബത്ത വാങ്ങി കീശ നിറയ്ക്കുന്നതും അന്വേഷണത്തിന്റെ പൂർത്തിയ്ക്ക് അത്യന്താപേക്ഷിതങ്ങളത്രെ. അതിനാൽ കമ്മിറ്റികളിൽ കയറിക്കൂടണമെന്നു മോഹിയ്ക്കുന്ന സർവരും പത്രപ്രവർത്തനം തുടങ്ങിക്കൊള്ളണമെന്നു വ്യംഗ്യം.
°
അന്ത്യപാദത്തിൽ പത്രപ്രവർത്തനത്തിന്റെ ചതുർത്ഥോദ്ദേശ്യം വെളിവാക്കിയിരിയ്ക്കുന്നു. എം. എൽ. സിപ്പദാപ്തിയ്ക്കും പത്രപ്രവർത്തനം അത്യന്തോപയുക്തമാകുന്നു. തിരഞ്ഞെടുപ്പുകൾ നടക്കുമ്പോഴും, 'നാമീകരണം' ചെയ്യുന്ന ഘട്ടങ്ങളിലും പത്രങ്ങളിൽ സന്ദർഭാനുസാരമൊച്ചപ്പാടുണ്ടാക്കുന്ന പത്രാധിപന്മാരെ വിസ്മരിയ്ക്കുന്നതിനകാശമില്ല. കമ്മിറ്റികളിലെന്നപോലെ നിയമനിർമ്മാണസമിതികളിലും പത്രപ്രവർത്തകന്മാർക്ക് അനായാസേന
സ്ഥാനലബ്ധിയുണ്ടാകുമെന്നു വിവക്ഷ.
5. സേവയ്ക്കു കുഴലൂതീടാൻ<br>
പാവയെപ്പോലെയാടുവാൻ;<br>
സാമുദായികവാദങ്ങ-<br>
ളാമോദേന ചെലുത്തുവാൻ;
ശ്ലോകം - 5
പൂർവാർദ്ധത്തിൽ പത്രപ്രവർത്തനത്തിന്റെ പഞ്ചമോദ്ദേശ്യം വർണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പ്രാചീനകാലങ്ങളിൽ<noinclude></noinclude>
tu1oyipa43yunwa42fdh9k3qye22tms
താൾ:1941-pathramimamsa.pdf/25
106
84035
244862
244263
2026-07-12T07:26:07Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244862
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വൈതാളികന്മാർ ചെയ്തിരുന്നതുപോലെ സ്തുതിഗീതം പൊഴിയ്ക്കുക മാത്രമായിരിയ്ക്കണം പ്രസ്തുതോദ്ദേശ്യത്തോടുകൂടി തുടങ്ങുന്ന പത്രങ്ങൾ ചെയ്യേണ്ടത്. സേവ്യന്മാരെ
കണ്ണടച്ചു വാഴ്ത്തുകയെന്നിയേ അവയ്ക്കു മറ്റു ജോലികളൊന്നുമുണ്ടായിക്കൂടാത്തതാകുന്നു. കുളി, കുറി, വസ്ത്രധാരണം, ഭക്ഷണം മുതലായി ഒരു സേവ്യന്റെ നിത്യജീവിതത്തിലെ സർവ്വസാധാരണങ്ങളായ സംഗതികളെ അധികരിച്ചുപോലുമുള്ള ചിത്രങ്ങൾ, ലേഖനങ്ങൾ, മുഖപ്രസംഗങ്ങൾ എന്നിവ തുടരെത്തുടരെ പത്രത്തിൽ പ്രസിദ്ധം
ചെയ്യാൻ വിട്ടുപോകരുത്. ഒരു സേവ്യൻ പല്ലു തേയ്ക്കുന്നതായി പത്രാധിപരുടെ ദൃഷ്ടിയിൽ പെട്ടാൽ അതിനെ സംബന്ധിച്ചു തീർച്ചയായും ഒരു ലേഖനവും മുഖപ്രസംഗവും എഴുതേണ്ടതാകുന്നു. മാതൃകകൾ താഴെ ചേർത്തുകൊള്ളുന്നു.
<u>ലേഖനം.</u>
<center>
<big><big><big>'''ഒരു ദന്തധാവനമഹാമഹം.'''</big></big></big>
----
(സ്വന്തം പ്രതിനിധി)
</center>
നേരം പ്രഭാതമായി. നാലുപാടും തിങ്ങിവിങ്ങി നില്ക്കുന്ന തരുനിരകളുടെ ഇടയിൽകൂടി ആദിത്യഭഗവാൻ ................ രമ്യഹർമ്മ്യത്തെ എത്തിനോക്കുവാനുള്ള ഭാവമായി. സുവർണ്ണവർണ്ണത്തിലുള്ള ഒരു പരന്ത്രീസ് കുക്കുട ശ്രേഷ്ഠൻ ഗൌരവഭാവത്തിൽ പൂന്തോട്ടത്തിൽ ഉലാത്തിക്കൊണ്ടിരിയ്ക്കുന്നുണ്ടായിരുന്നു. ആകാശവീഥിയിലുള്ള<noinclude></noinclude>
5sj8ru0p3t81b0azazda0on4hrjrktg
താൾ:1941-pathramimamsa.pdf/26
106
84036
244866
244264
2026-07-12T07:40:37Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244866
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>നക്ഷത്രച്ചവിറ്റിലകളെ ദിനകരനിഷാദൻ തന്റെ കരച്ചൂൽ കൊണ്ടടിച്ചുവാരി നീക്കം ചെയ്യുന്നതിനെ പരിഹസിയ്ക്കുവാനോയെന്നു തോന്നുമാറ്, പുഷ്പവാടിയിലെ
പൂവണിപ്പാതകളെ തന്റെ കരഗതമായ ഒരു 'ബ്രൂസ്റ്റിക്കു' കൊണ്ട് മദ്ധ്യവയസ്കയായ ഒരു സ്ത്രീരത്നം അടിച്ചുവാരി വെടിപ്പു വരുത്തിക്കൊണ്ടിരുന്നിരുന്നു .................. ന്റെ ഭൃത്യഗണങ്ങളിൽ ചിലർ കാലത്തെ കാപ്പിയ്ക്കുള്ള വട്ടങ്ങൾ ധൃതഗതിയിൽ സജ്ജമാക്കുന്നുണ്ടായിരുന്നു. ഏതാണ്ടീസമയത്തു പൂങ്കാവിന്റെ ഈശാനകോണിൽ സ്ഥിതിചെയ്യുന്ന ഗോശാലയിൽനിന്നു് ഒരു കച്ചിപ്പശു അത്യുച്ചത്തിൽ മുക്കുറയിടുന്നതു കേൾക്കുമാറായി. കാണികളുടെ കൺകുളുർപ്പിയ്ക്കുവാൻ മതിയായ അംഗസൗഷ്ഠവമുള്ള ................. ഒരു നിശാവസ്ത്രവും ധരിച്ച് ചുവടു വെയ്ക്കും പോലെ നീങ്ങിനീങ്ങി കിഴക്കെ ഇറയത്തു വെച്ചിട്ടുണ്ടായിരുന്ന ഒരോട്ടുകിണ്ടിയുടെ സമീപം
ചെന്നിരുന്നു. അദ്ദേഹമെന്തു ചെയ്‍വാൻ പോകുന്നുവെന്നറിവാനുള്ള ഔത്സുക്യാധിക്യത്തോടുകൂടി നിങ്ങളുടെ പ്രതിനിധി അല്പം മുൻപോട്ടു നടന്നു് ഒരു വൃക്ഷം മറഞ്ഞു നോക്കിക്കൊണ്ടു നിന്നു. പിന്നെ വളരെ താമസം വേണ്ടി വന്നില്ല; ............ സമുചിതമാംവണ്ണം തന്റെ ദിനകൃത്യങ്ങൾ സമാരംഭിച്ചു. മിന്നിമിന്നിത്തിളങ്ങുന്ന ഓട്ടുകിണ്ടിയിൽനിന്നും അദ്ദേഹം, നൈർമ്മല്യത്തിൽ ആകാശഗംഗയെപ്പോലുമതിശയിയ്ക്കുന്ന, അല്പം വെള്ളം വാർത്തു വായിൽ നിറച്ച്, കുഴൽക്കാർക്കു കൂടി അസൂയ തോന്നിപ്പി<noinclude></noinclude>
25qft5kc12qn7qmx3b6t7ka5rlfznns
താൾ:1941-pathramimamsa.pdf/6
106
84037
244824
244265
2026-07-12T03:44:12Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244824
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/14
106
84039
244842
244267
2026-07-12T05:03:36Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244842
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ആക്കത്തിത്തടികൂറ്റനോടിടയുവാൻ തൻകുമ്പ വീൎപ്പിച്ചെഴും
പോക്കാച്ചിത്തവളയ്ക്കുചേൎന്ന വയറിൻചന്തം ചമഞ്ഞും പരം\
[ഭാഗം 1<noinclude></noinclude>
1xgyf2n13ybtmoqn3ldtlyh98uo49um
താൾ:1941-pathramimamsa.pdf/27
106
84040
244869
244268
2026-07-12T07:51:11Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244869
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യ്ക്കുന്നവിധം അത്ര കർമ്മകുശലതയോടെ ഗണ്ഡയുഗ്മം വീർപ്പിച്ചു് ചില "കുളുകളായമാന"മധുരസ്വരങ്ങൾ പുറപ്പെടുവിച്ചശേഷം, ആ "ആദാമിന്റെ വീഞ്ഞ"യെ ആയിരം കുതിരശ്ശക്തിയോടെ ആഞ്ഞങ്ങു പുറത്തേയ്ക്കു പ്രവഹിപ്പിച്ചു. അനന്തരം അദ്ദേഹത്തോടനന്തസാമിപ്യമുണ്ടായിരുന്നതും കർപ്പുരം, കുരുമുളക്, ഉപ്പ് എന്നിവ ചേർത്തു പൊടിച്ചു ശീലപ്പൊടിയിട്ടിരുന്നതും ഒരു തൂവെള്ളക്കടലാസ്സിന്റെ മദ്ധ്യത്തിൽ കണ്ണിൽ കൃഷ്ണമണിയെന്നോണം സ്ഥിതിചെയ്തിരുന്നതുമായ ഉമിക്കരിയിൽ വില്ലുസ്സപോലെ മാർദ്ദവമുള്ള അദ്ദേഹത്തിന്റെ ചൂണ്ടാണിവിരൽ പതിപ്പിയ്ക്കുകയും, "ഹാർമോണിയ"ത്തിന്റെ "റീഡു"കളിന്മേൽ വിദഗ്ദ്ധന്മാർ കെ നടത്തുന്നതിന്മണ്ണം
ധവളിമയേറിയ അദ്ദേഹത്തിന്റെ ദന്തപംക്തികളെ തന്റെ അംഗുല്യാഗ്രത്തിനു പലവുരു പരിചയപ്പെടുത്തുകയുമുണ്ടായി. അഹോ! ഈദൃശമായ ഒരു കാഴ്ച അസ്മാദൃശന്മാരെപ്പോലുള്ള ഏതൊരുത്തമ ഭക്തനാണു് നിത്യാനന്ദസംദായകമല്ലാതിരിയ്ക്കുക? ......... ന്റെ ചെമ്പരുത്തിവർണ്ണത്തിലുള്ള വക്ത്രത്തിൽ മുല്ലമൊട്ടുപോലെ പ്രശോഭിയ്ക്കുന്ന ആ ദന്തപംക്തികൾ! കുസുമേമുകുളോല്പത്തിയെന്നല്ലാതെ നിങ്ങളുടെ പ്രതിനിധി മറ്റെന്തു പറയട്ടെ? നകുലവംശത്തിനുപോലും അസൂയ ജനിപ്പിയ്ക്കത്തക്കവയായിരുന്നു അവ. ........ ഇത്തരത്തിലുള്ള എത്രയെത്ര മഹോത്സവങ്ങൾ ........... ന്റെ ഗൃഹത്തിൽ ദൈനംദിനം നടക്കുകയില്ല?<noinclude></noinclude>
cam3cv3x94l2n8ty5hy2l2cu23vpd2e
താൾ:1941-pathramimamsa.pdf/28
106
84041
244870
244269
2026-07-12T08:00:06Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244870
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>മുഖപ്രസംഗം.</u>
{{ന|<big><big>'''ദന്തശോധനം'''</big></big>}}
ദന്താസ്പത്രികളും ദന്തവൈദ്യന്മാരും ജനതാമദ്ധ്യത്തിൽ വർദ്ധിച്ചുവരുന്നതിന്റെ തോതിൽ നിന്നു് ഒരു നാട്ടിലെ ജനസഞ്ചയത്തിന്റെ ആരോഗ്യത്തെ അളക്കാമെന്ന് അഖിലലോകദന്തഭിഷഗ്രത്നമായ അലക്സാന്തർ സ്മിത്ത് ഐസ്‍ലാന്റിൽ വെച്ച് ഈയിടെ ചെയ്ത ഒരു പ്രസംഗത്തിൽ അഭിപ്രായപ്പെട്ടതായി ആസ്ത്രേലിയായിലെ ഒരു മാന്യ സഹജീവി എഴുതിക്കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായം ഞങ്ങൾ അനുപദം ശരിവെയ്ക്കുന്നതോടുകൂടി ദന്തശോധനമാഹാത്മ്യമെത്രയും സജീവമായി വ്യാഖ്യാനിയ്ക്കുന്നതും അന്യത്ര ചേർത്തിരിയ്ക്കുന്നതുമായ ഒരു ലേഖനത്തിലേയ്ക്കു മാന്യവായനക്കാരുടെ സവിശേഷമായ ശ്രദ്ധയെ ക്ഷണിയ്ക്കുകയും ചെയ്തുകൊള്ളുന്നു. നമ്മുടെ നാട്ടിൽ കുലീനതകൊണ്ടും, വിദ്യാഭ്യാസം കൊണ്ടും, പ്രാപ്തികൊണ്ടും ബഹുധാ അദ്വിതീയനെന്നു് തന്റെ ജനിയ്ക്കാത്ത ശത്രുക്കൾപോലും സശിരഃകമ്പം സമ്മതിയ്ക്കുന്ന
........ ന്റെ ദന്തശോധനരീതിയെ ഒരു മാതൃകയായി സ്വീകരിയ്ക്കുന്ന പക്ഷം കൃത്രിമദന്തങ്ങളുടേയും, ദന്തവൈദ്യന്മാരുടേയും, ദന്താസ്പത്രികളുടേയും, ദന്തശുദ്ധിയ്ക്കുള്ള നാനാവിധ സാമഗ്രികളുടേയും സഹായം കൂടാതെതന്നെ നമുക്ക് അരോഗദൃഢഗാത്രരായി ജീവിപ്പാൻ കഴിയുന്നതാണു്. അദ്ദേഹത്തിന്റെ നിലയും വിലയുമാലോചിച്ചാൽ യഥാർത്ഥത്തിൽ അദ്ദേഹത്തിനു ദന്തശു<noinclude></noinclude>
jn9h91v6eak98mgrx2zygnr25rpmoms
244871
244870
2026-07-12T08:00:31Z
Radhan K Moolad
13275
244871
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>മുഖപ്രസംഗം.</u>
{{ന|<big><big>'''ദന്തശോധനം'''</big></big>}}
ദന്താസ്പത്രികളും ദന്തവൈദ്യന്മാരും ജനതാമദ്ധ്യത്തിൽ വർദ്ധിച്ചുവരുന്നതിന്റെ തോതിൽ നിന്നു് ഒരു നാട്ടിലെ ജനസഞ്ചയത്തിന്റെ ആരോഗ്യത്തെ അളക്കാമെന്ന് അഖിലലോകദന്തഭിഷഗ്രത്നമായ അലക്സാന്തർ സ്മിത്ത് ഐസ്‍ലാന്റിൽ വെച്ച് ഈയിടെ ചെയ്ത ഒരു പ്രസംഗത്തിൽ അഭിപ്രായപ്പെട്ടതായി ആസ്ത്രേലിയായിലെ ഒരു മാന്യ സഹജീവി എഴുതിക്കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായം ഞങ്ങൾ അനുപദം ശരിവെയ്ക്കുന്നതോടുകൂടി ദന്തശോധനമാഹാത്മ്യമെത്രയും സജീവമായി വ്യാഖ്യാനിയ്ക്കുന്നതും അന്യത്ര ചേർത്തിരിയ്ക്കുന്നതുമായ ഒരു ലേഖനത്തിലേയ്ക്കു മാന്യവായനക്കാരുടെ സവിശേഷമായ ശ്രദ്ധയെ ക്ഷണിയ്ക്കുകയും ചെയ്തുകൊള്ളുന്നു. നമ്മുടെ നാട്ടിൽ കുലീനതകൊണ്ടും, വിദ്യാഭ്യാസം കൊണ്ടും, പ്രാപ്തികൊണ്ടും ബഹുധാ അദ്വിതീയനെന്നു് തന്റെ ജനിയ്ക്കാത്ത ശത്രുക്കൾപോലും സശിരഃകമ്പം സമ്മതിയ്ക്കുന്ന
........ ന്റെ ദന്തശോധനരീതിയെ ഒരു മാതൃകയായി സ്വീകരിയ്ക്കുന്ന പക്ഷം കൃത്രിമദന്തങ്ങളുടേയും, ദന്തവൈദ്യന്മാരുടേയും, ദന്താസ്പത്രികളുടേയും, ദന്തശുദ്ധിയ്ക്കുള്ള നാനാവിധ സാമഗ്രികളുടേയും സഹായം കൂടാതെതന്നെ നമുക്ക് അരോഗദൃഢഗാത്രരായി ജീവിപ്പാൻ കഴിയുന്നതാണു്. അദ്ദേഹത്തിന്റെ നിലയും വിലയുമാലോചിച്ചാൽ യഥാർത്ഥത്തിൽ അദ്ദേഹത്തിനു ദന്തശു<noinclude></noinclude>
8q2zntf91amn6q87sxgxeytrqhh1pmm
താൾ:1941-pathramimamsa.pdf/29
106
84042
244872
244270
2026-07-12T08:10:30Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244872
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ദ്ധി വരുത്തേണ്ട ആവശ്യം തന്നെയുണ്ടോ? പരോപകാരം ചെയ്‍വാനുള്ള അദ്ദേഹത്തിന്റെ സന്മനസ്സൊന്നു മാത്രമല്ലാതെ മറ്റെന്തൊന്നാണ് തന്റെ വിലയേറിയ സമയത്തിൽ ഗണ്യമായൊരംശം ദിവസംതോറും പ്രസ്തുത കർമ്മത്തിനു വിനിയോഗിക്കുവാൻ അദ്ദേഹത്തെ ഉദ്യുക്തനാക്കുന്നത് ? ശുദ്ധദന്തങ്ങളുടെ ശരിയായ ഫലം ശാസ്ത്രോക്തമായ ദഹനവും, ശരിയായ ദഹനത്തിന്റെ ഫലം
പരിശുദ്ധമായ രക്തവും, മേത്തരമായ രക്തത്തിന്റെ ഫലം പരിപൂർണ്ണമായ ആരോഗ്യവുമാണെന്നു് ............... നു നല്ലവണ്ണമറിയാം. അത്രയും തന്നെ പോരാ, നമ്മുടെ പൂർവ്വികന്മാർ ബുദ്ധിപൂർവ്വം കണ്ടുപിടിച്ച ഉമിക്കരിയുടെ മഹിമയേയും അദ്ദേഹം പ്രവൃത്തിമൂലം ദൃഷ്ടാന്തപ്പെടുത്തിയിരിയ്ക്കുന്നു. ദന്തധാവന വിഷയത്തിൽ ഏതുകൊണ്ടും ................ തുടരുന്ന പന്ഥാവിൽകൂടി പ്രയാണം ചെയ്‍വാൻ നാമേവരും താമസംവിനാ സന്നദ്ധരാകേണ്ടതാകുന്നു.
ഒരു സേവ്യൻ പരമാബദ്ധമായ ഒരു കാൎയ്യം ചെയ്തതായി പത്രാധിപർക്കറിവു കിട്ടിയാൽ അദ്ദേഹം അതറിഞ്ഞതായി ഭാവിയ്ക്കാതെ മൌനം ദീക്ഷിയ്ക്കണം. ഇതരന്മാർ ആക്ഷേപവർഷം ചൊരിയുമ്പോഴും പത്രാധിപർ അദ്ദേഹത്തെ വാഴ്ത്തുന്നതിനല്ലാതെ താഴ്ത്തുന്നതിനുദ്യമിച്ചു കൂടാത്തതാകുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിലേയ്ക്കുതകുന്ന ഒരു മുഖപ്രസംഗമാതൃക താഴെ കാണിയ്ക്കുന്നു:-<br>
........... നീർതിമാനും, നിഷ്കന്മഷനും, ഭക്തോത്തമനുമായ ................ ഇപ്രകാരമൊരു തെറ്റു<noinclude></noinclude>
0sr4s8kqfkf0eam1g4o6u9kbbpto0f7
244873
244872
2026-07-12T08:11:00Z
Radhan K Moolad
13275
244873
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ദ്ധി വരുത്തേണ്ട ആവശ്യം തന്നെയുണ്ടോ? പരോപകാരം ചെയ്‍വാനുള്ള അദ്ദേഹത്തിന്റെ സന്മനസ്സൊന്നു മാത്രമല്ലാതെ മറ്റെന്തൊന്നാണ് തന്റെ വിലയേറിയ സമയത്തിൽ ഗണ്യമായൊരംശം ദിവസംതോറും പ്രസ്തുത കർമ്മത്തിനു വിനിയോഗിക്കുവാൻ അദ്ദേഹത്തെ ഉദ്യുക്തനാക്കുന്നത് ? ശുദ്ധദന്തങ്ങളുടെ ശരിയായ ഫലം ശാസ്ത്രോക്തമായ ദഹനവും, ശരിയായ ദഹനത്തിന്റെ ഫലം
പരിശുദ്ധമായ രക്തവും, മേത്തരമായ രക്തത്തിന്റെ ഫലം പരിപൂർണ്ണമായ ആരോഗ്യവുമാണെന്നു് ............... നു നല്ലവണ്ണമറിയാം. അത്രയും തന്നെ പോരാ, നമ്മുടെ പൂർവ്വികന്മാർ ബുദ്ധിപൂർവ്വം കണ്ടുപിടിച്ച ഉമിക്കരിയുടെ മഹിമയേയും അദ്ദേഹം പ്രവൃത്തിമൂലം ദൃഷ്ടാന്തപ്പെടുത്തിയിരിയ്ക്കുന്നു. ദന്തധാവന വിഷയത്തിൽ ഏതുകൊണ്ടും ................ തുടരുന്ന പന്ഥാവിൽകൂടി പ്രയാണം ചെയ്‍വാൻ നാമേവരും താമസംവിനാ സന്നദ്ധരാകേണ്ടതാകുന്നു.
ഒരു സേവ്യൻ പരമാബദ്ധമായ ഒരു കാൎയ്യം ചെയ്തതായി പത്രാധിപർക്കറിവു കിട്ടിയാൽ അദ്ദേഹം അതറിഞ്ഞതായി ഭാവിയ്ക്കാതെ മൌനം ദീക്ഷിയ്ക്കണം. ഇതരന്മാർ ആക്ഷേപവർഷം ചൊരിയുമ്പോഴും പത്രാധിപർ അദ്ദേഹത്തെ വാഴ്ത്തുന്നതിനല്ലാതെ താഴ്ത്തുന്നതിനുദ്യമിച്ചു കൂടാത്തതാകുന്നു. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിലേയ്ക്കുതകുന്ന ഒരു മുഖപ്രസംഗമാതൃക താഴെ കാണിയ്ക്കുന്നു:-<br>
........... നീതിമാനും, നിഷ്കന്മഷനും, ഭക്തോത്തമനുമായ ................ ഇപ്രകാരമൊരു തെറ്റു<noinclude></noinclude>
sumn2zr3lyox55fuwopemczvqfv9261
താൾ:1941-pathramimamsa.pdf/30
106
84043
244874
244271
2026-07-12T08:19:01Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244874
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പറ്റുകയില്ലെന്നാണ് ഞങ്ങളിപ്പോഴും വിശ്വസിയ്ക്കുന്നതു്. അങ്ങനെയൊരബദ്ധം അദ്ദേഹത്തിനു പിണഞ്ഞിട്ടുണ്ടെങ്കിൽതന്നെ അഭിനവ ഹരിശ്ചന്ദ്രനായ അദ്ദേഹത്തെ അതിനു പഴിച്ചുകൂടാത്തതാകുന്നു. ശുദ്ധാത്മാവായ അദ്ദേഹത്തെ കുബുദ്ധികളായ ഏതോ ഉപജീവികൾ ദുർബോധനപ്പെടുത്തിയതിന്റെ ഫലമായിട്ടാവണം അങ്ങനെ സംഭവിച്ചിട്ടുള്ളത്. മേലാളന്മാരെ വഴിപിഴപ്പിക്കുന്ന
അടിനായ്ക്കളെ നിർദ്ദയം ശിക്ഷിയ്ക്കുകതന്നെ വേണം. ധീരാത്മാവായ അദ്ദേഹം ഒട്ടുമേതുമമാന്തിക്കാതെ അതിനു മുതിർന്നുകാണുമെന്നു ഞങ്ങൾ സർവ്വാത്മനാ വിശ്വസിച്ചുകൊള്ളുന്നു.
സേവക്കുഴലൂത്തിനു തുനിയുന്ന പത്രാധിപർ സേവ്യന്റെ അഭിപ്രായമറിഞ്ഞു പ്രവർത്തിപ്പാനും കടപ്പെട്ടവനാകുന്നു. സേവ്യൻ ഒരുകാലം കവിതയ്ക്കു പ്രാസം അനാവശ്യമാണെന്ന അഭിപ്രായക്കാരനായി ഭവിയ്ക്കുന്നുവെന്നു വിചാരിയ്ക്കുക. അപ്പോൾ സേവകൻ, 'പ്രാസാദ്യാഭരണങ്ങൾ വാങ്ങുവതിനായർത്ഥം കളഞ്ഞീടൊലാ' എന്ന മട്ടിൽ പത്രത്തിലെഴുതിക്കൊള്ളണം. പിന്നീടു സേവ്യൻ
തന്റെ അഭിപ്രായം മാറ്റുന്നുവെന്നു സങ്കല്പിയ്ക്കുക. അപ്പോൾ സേവകൻ, 'വാസന്തീമധുവാർന്ന വാക്കിനു സജാതീയദ്വിതീയാക്ഷരപ്രാസം ചേർപ്പതു കൈരളീമഹിളതൻ മംഗല്യമാണോർക്കണം' എന്ന രീതിയിൽ എഴുതിത്തുടങ്ങണം. സേവ്യൻ ഒരവസരത്തിൽ കോൺഗ്രസ്സിന്റെ ഭാഗത്തു ചേർന്നു നിയമസഭകളെ ബഹിഷ്ക്കരിയ്ക്കണമെന്ന പക്ഷക്കാരനായിത്തീരുന്നുവെന്നിരിയ്ക്കട്ടെ. അപ്പോൾ<noinclude></noinclude>
n8s33d567o4f3cwzfuev03ypb3351v2
താൾ:1941-pathramimamsa.pdf/31
106
84044
244875
244272
2026-07-12T08:25:12Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244875
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>സേവകൻ നിയമസഭാ ബഹിഷ്ക്കരണത്തെപറ്റി ഉജ്വലമായ ഭാഷയിൽ ഗംഭീരങ്ങളായ മുഖപ്രസംഗങ്ങൾ എഴുതിത്തള്ളണം. ഏതാനും കാലം കഴിഞ്ഞ് സേവ്യൻ അഭിപ്രായം പുതുക്കുന്നുവെന്നു വിചാരിയ്ക്കുക. കോൺഗ്രസ്സിന്റെ ആദർശം സാധിയ്ക്കുവാൻ നിയമസഭാ ബഹിഷ്കരണമല്ലാ, നിയമസഭയിൽ കടന്നു കൂടി മന്ത്രിപദം കൈക്കലാക്കുകയാണു് അധികം നല്ലതെന്നു സേവ്യൻ പ്രസംഗിക്കാൻ
തുടങ്ങുന്നു. അതു കേട്ടു സേവകൻ അടങ്ങിയിരിയ്ക്കുരുത്. അദ്ദേഹവും തന്റെ അഭിപ്രായം സേവ്യന്റേതാക്കിത്തീർക്കണം. നിയമസഭാപ്രവേശനവും മന്ത്രിപദസ്വീകരണവും ഒന്നുപോലെ അത്യന്താപേക്ഷിതവും അപരിഹരണീയവും മറ്റും മറ്റുമാണെന്നു താനും മുറവിളി കൂട്ടിക്കൊള്ളണം.
ഒരു സേവകൻ യാദൃച്ഛികമായി കേൾക്കാനിടയാകുന്ന ഒരു സംഭവത്തെപ്പോലും സേവ്യനെ വാഴ്ത്തുന്നതിനുപയോഗപ്പെടുത്തേണ്ടതാകുന്നു. ഉദാഹരണമായി, നി
സ്സഹായയായായ ഒരു പടുകിഴവിയുടെ മരണവൃത്താന്തം ഒരു സേവകനറിവാൻ സംഗതിയാകുന്നുവെന്നിരിയ്ക്കട്ടെ. ഉടൻതന്നെ തന്റെ സേവ്യനും പരേതയ്ക്കും തമ്മിൽ
എന്തെങ്കിലുമൊരു ചാർച്ചയുള്ളതായി സംങ്കല്പിച്ചു പത്രത്തിൽ ഒരു മഹച്ചരമം പ്രസിദ്ധം ചെയ്യണം. പക്ഷെ ഒരു സംഗതി മനസ്സിരുത്തണം. പ്രസ്തുത പ്രസിദ്ധീകരണത്തെ അനുശോചനപ്രകടനത്തേക്കാളധികം സേവ്യനെ സ്തുതിയ്ക്കുവാനാകണം വിനിയോഗിയ്ക്കുന്നത്. ഈവിധമുള്ള ഒരു സന്ദർഭത്തിലേയ്ക്കുപകരിക്കുന്ന ഒരു കുറിപ്പിന്റെ മാതൃക താഴെ ചേർക്കുന്നു:-<noinclude></noinclude>
53xj9jlfr9u0g5rf8hq309f4o81ae72
താൾ:1941-pathramimamsa.pdf/32
106
84045
244876
244273
2026-07-12T08:33:11Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244876
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഞങ്ങളുടെ ഒരു മാന്യപത്രബന്ധുവും ............ പ്രസ്ഥാനത്തിന്റെ ജനയിതാവും ......... കമ്മിറ്റി സിക്രട്ടരിയും ............ മെമ്പറും ............... ഉജ്വലതാരമായി പ്രശോഭിയ്ക്കുന്ന ദേഹവുമായ ......... പിതൃസോദരിയുടെ ഭർത്താവിന്റെ മുത്തശ്ശിയുടെ എളയമ്മ ശ്രീമതി ................. തന്റെ 86-ാമത്തെ വയസ്സിൽ സ്വഗൃഹത്തിൽ വെച്ചു ഈ മാസം 18-ാം നു വെള്ളിയാഴ്ച വയ്യീട്ട് 6 മണിയ്ക്ക് അകാലനിൎയ്യാണം പ്രാപിച്ച വൃത്താന്തം ഞങ്ങൾ
സവ്യസനം രേഖപ്പെടുത്തിക്കൊള്ളുന്നു. പരേതയുടെ ആത്മാവിനു നിത്യശാന്തിയരുളുവാൻ സർവശക്തനോടു പ്രാർത്ഥിക്കുന്നതോടൊപ്പം സൽസ്വഭാവിയും, നിഷ്കന്മഷനും, ഈശ്വരഭക്തനും, ഉദാരമനസ്കനും, സത്യസന്ധനും, വിദ്യശിരോമണിയുമായ ............ വന്നിട്ടുള്ള തീരാനഷ്ടത്തിൽ അനുശോചിയ്ക്കുകയും ചെയ്യുന്നു.
ഉത്തരാർദ്ധത്തിൽ പത്രപ്രവർത്തനത്തിന്റെ ആറാമത്തെ ഉദ്ദേശ്യമായ സമുദായ വാദത്തെപറ്റി പറഞ്ഞിരിയ്ക്കുന്നു. മഞ്ഞപ്പിത്തം പിടിപെട്ടിട്ടുള്ളവർക്കു ചരാചരങ്ങളെല്ലാം മഞ്ഞനിറമുള്ളവയായി കാണപ്പെടുമെന്നുള്ളതു പ്രഖ്യാതമാണല്ലോ. ഈവിധം തന്നെയായിരിയ്ക്കണം സമുദായ ജ്വരം ബാധിയ്ക്കുന്നവരുടേയും അവസ്ഥ. അവരുടെ ദൃഷ്ടിയിൽ ദേശ, കാല, വിഷയ സന്ദർഭ വ്യത്യാസങ്ങൾ കൂടാതെ സമസ്ത സംഗതികളും സമുദായ വർണ്ണമുള്ളവയായി കാണപ്പെടേണ്ടതാകുന്നു. സാഹിത്യത്തിലും, സംഗീതത്തിലും, ചിത്രമെഴുത്തിലും രാജ്യകാര്യങ്ങളിലുമെല്ലാം തന്നെ സമുദായവാദം കുത്തിച്ചെലുത്തുക മാത്രമായിരിയ്ക്കണം ഈ ഗണത്തിൽപെട്ട പത്രങ്ങളുടെ ഉദ്ദേശ്യം.<noinclude></noinclude>
79lhq4228o9bnesw3rdob1ybzelbxvf
താൾ:1941-pathramimamsa.pdf/33
106
84046
244877
244274
2026-07-12T08:42:21Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244877
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>ഉദാഹരണം-</u>
മഹാകവിപ്പട്ടം നല്ലേണ്ടതാർക്കാണെന്നുള്ള സംഗതിയെപറ്റി ഭാഷാഭിമാനികളുടെയിടയിൽ ഒരു വാദം പുറപ്പെടുന്നുവെന്നു വിചാരിയ്ക്കുക. അപ്പോൾ സാമുദായികകാൎയ്യങ്ങൾ പ്രതിപാദിയ്ക്കുവാനുള്ള പത്രങ്ങൾ താന്താങ്ങളുടെ സമുദായത്തിൽനിന്നു് ഒരാളെ മഹാകവിയാക്കുവാൻ അതിപ്രയത്നം ചെയ്യണം. ഈ വിഷയത്തിൽ സമുദായപ്പത്രങ്ങൾ എഴുതേണ്ട ലേഖനമാതൃകകൾ താഴെ
ചേത്തുകൊള്ളുന്നു:-
1. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്താചാൎയ്യൻ ............ ആണ്. അദ്ദേഹത്തിന്റെ കാലത്തിനുശേഷവും മലയാളത്തിൽ മികച്ച കവികളുടെ സ്ഥാനം ........ സമുദായത്തിനല്ലാതെ ലഭിയ്ക്കുകയുണ്ടായിട്ടില്ല. കേരളമെന്നതുപോലെ കൈരളിയും ......... താണ്. അതിനാൽ ഇന്നത്തെ മഹാകവി പദം തികച്ചും അർഹിയ്ക്കുന്നത് ഒരു .......... ആകുന്നു. ഇതിനെ അപലപിന്നതു മൂലം മറന്നിട്ടുള്ള കൃതഘ്നതയായിരിയ്ക്കും.
2. പരശുരാമപ്രതിഷ്ഠിതമായ കേരള ക്ഷേത്രത്തിൽ പണ്ടുണ്ടായിട്ടുള്ള പുനം, പൂന്താനം, മേപ്പത്തൂര് , ചെറുശ്ശേരി, ചേലപ്പറമ്പ് എന്നിങ്ങനെയുള്ള പ്രസിദ്ധകവികളെല്ലാം ........ ആയിരുന്നു. ...................... മറ്റാർക്കും കവിതയുണ്ടാക്കുവാൻ മുമ്പ് അധികാരം തന്നെയുണ്ടായിരുന്നില്ല. സാമൂതിരിപ്പാടിന്റെ സദസ്സിനലംകാരമായിരുന്ന പതിനെട്ടരക്കവികളിൽ അരക്കവി പോലും ........... ഉണ്ടായിരുന്നില്ല. എന്നിട്ടാണോ മഹാകവി ഇപ്പോൾ ഏതു സമു<noinclude></noinclude>
lfo39yl27dcezq8h8xflpuixg69a2ly
താൾ:1941-pathramimamsa.pdf/34
106
84047
244878
244275
2026-07-12T08:50:28Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244878
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ദായക്കാരനാണെന്നുള്ള സംശയം? ഈ സംഗതി ഞങ്ങൾ .......... ശ്രദ്ധയിൽ പതിപ്പിയ്ക്കുന്നതോടുകൂടി ഇന്നു ജീവിച്ചിരിയ്ക്കുന്ന കവികളിൽ മഹാകവി പട്ടം യഥാർത്ഥമായി അർഹിയ്ക്കുന്നത് .................... ന്ന് ധീരധീരം അഭിപ്രായപ്പെടുകയും ചെയ്യുന്നു.
3 ............ മററു സാമുദായികാവശതകളും സാഹിത്യത്തെ സംബന്ധിച്ചേടത്തോളം ബാധകമാവില്ലെന്നായിരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. ഇപ്പോഴത്തെ
മഹാകവി വാദം കേൾക്കുമ്പോൾ അതും ചില സമുദായക്കാരുടെ കുത്തകയാണോയെന്നു സംശയിക്കേണ്ടിയിരിയ്ക്കുന്നു. ഇന്നത്തെ മഹാകവി ...........
ആണെന്നു ........ മാത്രമല്ലാ .......... പോലും സുവിദിതമായ ഒരു സംഗതിയത്രെ. അതിനെ മറച്ചുവെയ്ക്കുന്നത് ........... കാണിയ്ക്കുന്ന ഒരു വമ്പിച്ച അനീതിയായിരിയ്ക്കും.
4. വിദേശീയനെങ്കിലും .......... ഡാക്ടർ ഗുണ്ടർട്ട് ധ്വരയല്ലയോ കൈരളീ മാതാവിനു് ഇദംപ്രഥമമായി ഒരു നിഘണ്ടു കാഴ്ച വെച്ചത്? അദ്ദേഹത്തിന്റെ കാലം മുതൽ ഇതുവരെയായി ............ ചെയ്തിട്ടുള്ള സാഹിത്യ സേവനങ്ങളാലോചിച്ചാൽ മഹാകവി പട്ടത്തിനുള്ള അവകാശം നമ്മെ വിട്ടു മാറുന്നതിനു സംഗതിയില്ലതന്നെ. .......... നോക്കിയാലും .............. മാനദണ്ഡമാക്കിയെടുത്താലും ............ കാൎയ്യമാലോചിച്ചാലും മഹാകവി പദം നമുക്കവകാശപ്പെട്ടതാണെന്നു കാണാം. ഈ വസ്തുതകളവഗണിച്ചു മഹാകവി പദം ശാശ്വതമായി അനുഭവിച്ചുപോരുന്ന കുത്തകവാദികളോടു നിവർത്തന മനു<noinclude></noinclude>
isyl0a0tzp4bz3kg88reskgwaqn0l2v
താൾ:1941-pathramimamsa.pdf/35
106
84048
244879
244276
2026-07-12T08:58:52Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244879
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഷ്ഠിച്ചും ആയതു കരസ്ഥമാക്കേണ്ടത് ഏതൊരു സമുദായപ്രിയന്റേയും കടമയത്രേ.
6. കാൽകുപ്പിനേടീടാൻ;<br>
കള്ളം പാരിൽ പരത്തുവാൻ;<br>
സ്വാതന്ത്ര്യം ഭാരതാംബയ്ക്കു<br>
സാദരം നേടി നല്കുവാൻ;
ശ്ലോകം - 6
ഒന്നാംപാദത്തിൽ പത്രപ്രവർത്തനത്തിന്റെ ഏഴാമത്തെ ഉദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു.<br>
കള്ള് - തെങ്ങിന്റെ മോര്.
രണ്ടാംപാദത്തിൽ കള്ളം പരത്തുകയെന്ന എട്ടാമത്തെ ഉദ്ദേശ്യം പ്രതിപാദിക്കപ്പെട്ടിരിയ്ക്കുന്നു. ആ ഉദ്ദേശത്തിനുതകുന്ന ചില വാർത്താ മാതൃകകൾ താഴെ ചേർത്തുകൊള്ളുന്നു.
1. <u>അവതാരമോ?</u>
പല്ലടത്തിനു സമീപം ഒരു സ്ത്രീ ചതുർബാഹുവായ ഒരാൺകുട്ടിയെ പ്രസവിയ്ക്കുകയും രണ്ടു ദിവസത്തെ വളർച്ചുകൊണ്ട് ആ പൈതൽ ആറടി ഉയരമുള്ളവനായിത്തീരുകയും ചെയ്തിരിയ്ക്കുന്നു. ഈ ശിശു ചിലപ്പോൾ
തൊട്ടിക്കട്ടിലിനെ മടിയിൽ വെച്ചു താലോലിയ്ക്കുണ്ടത്രെ.
2. <u>മുട്ടയിട്ടു.</u>
രത്നഗിരിയ്ക്കു സമീപം ഒരു പശു പത്തു മുട്ടയിട്ടിരിയ്ക്കുന്നതായി അറിയുന്നു.<noinclude></noinclude>
hdtury3ls378rrrrn8u37kct4hgdzhs
താൾ:1941-pathramimamsa.pdf/36
106
84049
244880
244277
2026-07-12T09:06:25Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244880
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>8. <u>ബാഷ്പമായിപ്പോയി.</u>
ആഫ്രിക്കായിലെ വനപ്രാന്തങ്ങളിൽ സഞ്ചരിച്ചിരുന്ന ധ്വരമാരിൽ ചിലരെ കണ്ടു കണ്ടിരിയ്ക്കുമ്പോൾ കാണാതായിരിയ്ക്കുന്നു. ഇതിന്റെ ഹേതു അന്വേഷിച്ചതിൽ തപിച്ചുകൊണ്ടിരിയ്ക്കുന്ന ഭൂമദ്ധ്യരേഖമേൽ ഓർക്കാതെ ചവിട്ടിയതുകൊണ്ടു് അവർ ബാഷ്പമായി പോയ താണെന്നു വിവരം കിട്ടിയിരിക്കുന്നു.
4. <u>പൊന്മുട്ടയിടുന്ന താറാവും.</u>
കാർത്തികപ്പള്ളിയ്ക്കു സമീപമുള്ള ഒരു പ്രഭുകുടുംബത്തിൽ ഒരു പൊന്മുട്ടയിടുന്ന താറാവിനെ പോറ്റി വരുന്നതായി ഒരു ലേഖകൻ ഇവിടെ അറിയിച്ചിരിയ്ക്കുന്നു.
5. <u>ക്രി. മു. 5000-ാമാണ്ടിലെ ശബ്ദം.</u>
ഇറ്റാലിയാവിൽ കെട്ടിടം പണിയാനായി ഒരിടത്തു കിളച്ചപ്പോൾ ചില അശരീരശബ്ദങ്ങൾ ശ്രവിയ്ക്കുകയും, ശാസ്ത്രജ്ഞന്മാരോടാലോചിച്ചതിൽ ക്രി. മു.
5000-ാമാണ്ടിനോടടുത്തു് ഒരു വലിയ അഗ്നിപർവതം പൊട്ടിത്തെറിച്ച് ആ സ്ഥലം മണ്ണിനടിയിൽ പെട്ടുപോയെന്നും തത്സമയം ജനാവലി വലിയ കോലാഹലമുണ്ടാക്കിയെന്നും അക്കൂട്ടത്തിൽപ്പെട്ട ചില ശബ്ദങ്ങൾക്കു പുറത്തു പോകാൻ മാറ്റമില്ലാതെ ഭൂഗഭത്തിൽ കുടുങ്ങിപ്പോയെന്നും മണ്ണു നീങ്ങിയ അവസരത്തിൽ ആ ശബ്ദങ്ങൾ രക്ഷ പ്രാപിയ്ക്കുന്നതാണ് കിളയ്ക്കുന്നവർ കേട്ടതെന്നും അവർ അഭിപ്രായപ്പെട്ടിരിയ്ക്കുന്നുവെന്നും ഒരു സഹജീവി എഴുതിക്കാണുന്നു.<noinclude></noinclude>
75vlm3244j12os0utmpxegdp9aokm12
താൾ:1941-pathramimamsa.pdf/37
106
84050
244881
244278
2026-07-12T09:39:36Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244881
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>6. നായ്ക്കളും പുതിയ എം. എൽ. സിയും.</u>
അലാസ്കാവിൽ പേനായ്ക്കളുടെ ശല്യം ദൈനംദിനം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ കൊണ്ടു കാണുന്നു. കഴിഞ്ഞ ബുധനാഴ്ച ഒരു നിയമസഭാ സാമാജികനെ ഒരു പേനായ കടിയ്ക്കുകയും അദ്ദേഹം കൌൺസിലിൽ വെച്ചു ശ്വാവിനെപ്പോലെ കുരച്ചുകൊണ്ടു നാല്ക്കാലിയെന്നോണം പുറത്തേയ്ക്കോടുകയും മാഗ്ഗമദ്ധ്യേ കണ്ടതായ ഒരു പശുവിനെ കടിയ്ക്കുകയും ചെയ്തിരിക്കുന്നു. ആ പശു
ചിലപ്പോൾ ശ്വാവിനെപ്പോലെ കുരയ്ക്കുകയും മറ്റു ചിലപ്പോൾ ഇരുകാലുകളിന്മേൽ നില്ക്കുകയും എം. എൽ. സിയെപ്പോലെ ശകാരവർഷം പൊഴിയ്ക്കുകയും ചെയ്തുവരുന്നതായി സൂക്ഷ്മവർത്തമാനം കിട്ടിയിരിയ്ക്കുന്നു. ഈ പശുവിനെ മുൻപറഞ്ഞ മെമ്പർക്കു പകരം എം. എൽ. സി യായി നാമകരണം ചെയ്യേണ്ട കാൎയ്യമാലോചിച്ചു വരുന്നുണ്ടത്രെ.
ഉത്തരാർദ്ധത്തിൽ, ഭാരതമാതാവിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുകയെന്ന ഒമ്പതാമത്തെ ഉദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. ഈ ഉദ്ദേശ്യം വളരെ പരിശുദ്ധമായ ഒന്നത്രെ. ഗൌളി ഉത്തരം താങ്ങിക്കൊടുക്കുന്നപോലെ, തവള കരഞ്ഞു മഴ പെയ്യിക്കുന്നപോലെ, തോണിയ്ക്കുകത്തു കടന്നോടിക്കൊണ്ട് അതിനെ കരയ്ക്കണയിയ്ക്കുന്നപോലെ ഒരു പത്രം തുടങ്ങി നടത്തുന്നതുമൂലം ഇന്ത്യയ്ക്കു രാഷ്ട്രീയ
കൈവല്യം നേടിക്കൊടുക്കാവുന്നതാണു്. ആകർഷണീയങ്ങളായ മുദ്രാവാക്യങ്ങൾ നെറ്റിപ്പട്ടമായി ചാർത്തുക, സ്വദേശിയെ പറ്റിയും മദ്യവർജ്ജനപ്രസ്ഥാനത്തെക്കുറി<noinclude></noinclude>
gyl97x0jmoj0nfwajnazxzolryyfq6p
244882
244881
2026-07-12T09:39:59Z
Radhan K Moolad
13275
244882
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>6. നായ്ക്കളും പുതിയ എം. എൽ. സിയും.</u>
അലാസ്കാവിൽ പേനായ്ക്കളുടെ ശല്യം ദൈനംദിനം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ കൊണ്ടു കാണുന്നു. കഴിഞ്ഞ ബുധനാഴ്ച ഒരു നിയമസഭാ സാമാജികനെ ഒരു പേനായ കടിയ്ക്കുകയും അദ്ദേഹം കൌൺസിലിൽ വെച്ചു ശ്വാവിനെപ്പോലെ കുരച്ചുകൊണ്ടു നാല്ക്കാലിയെന്നോണം പുറത്തേയ്ക്കോടുകയും മാഗ്ഗമദ്ധ്യേ കണ്ടതായ ഒരു പശുവിനെ കടിയ്ക്കുകയും ചെയ്തിരിക്കുന്നു. ആ പശു
ചിലപ്പോൾ ശ്വാവിനെപ്പോലെ കുരയ്ക്കുകയും മറ്റു ചിലപ്പോൾ ഇരുകാലുകളിന്മേൽ നില്ക്കുകയും എം. എൽ. സിയെപ്പോലെ ശകാരവർഷം പൊഴിയ്ക്കുകയും ചെയ്തുവരുന്നതായി സൂക്ഷ്മവർത്തമാനം കിട്ടിയിരിയ്ക്കുന്നു. ഈ പശുവിനെ മുൻപറഞ്ഞ മെമ്പർക്കു പകരം എം. എൽ. സി യായി നാമകരണം ചെയ്യേണ്ട കാൎയ്യമാലോചിച്ചു വരുന്നുണ്ടത്രെ.
ഉത്തരാർദ്ധത്തിൽ, ഭാരതമാതാവിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുകയെന്ന ഒമ്പതാമത്തെ ഉദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. ഈ ഉദ്ദേശ്യം വളരെ പരിശുദ്ധമായ ഒന്നത്രെ. ഗൌളി ഉത്തരം താങ്ങിക്കൊടുക്കുന്നപോലെ, തവള കരഞ്ഞു മഴ പെയ്യിക്കുന്നപോലെ, തോണിയ്ക്കുകത്തു കടന്നോടിക്കൊണ്ട് അതിനെ കരയ്ക്കണയിയ്ക്കുന്നപോലെ ഒരു പത്രം തുടങ്ങി നടത്തുന്നതുമൂലം ഇന്ത്യയ്ക്കു രാഷ്ട്രീയ
കൈവല്യം നേടിക്കൊടുക്കാവുന്നതാണു്. ആകർഷണീയങ്ങളായ മുദ്രാവാക്യങ്ങൾ നെറ്റിപ്പട്ടമായി ചാർത്തുക, സ്വദേശിയെ പറ്റിയും മദ്യവർജ്ജനപ്രസ്ഥാനത്തെക്കുറി<noinclude></noinclude>
8d8u39tch40yxqe0uuzpvdyqz117kjr
താൾ:1941-pathramimamsa.pdf/38
106
84051
244883
244279
2026-07-12T09:46:42Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244883
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ച്ചും മുഖപ്രസംഗങ്ങളെഴുതുക, വിദേശീയസാമാനങ്ങളുടേയും ശീമമദ്യങ്ങളുടേയും പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തുക, ശൈശവവിവാഹത്തെ എതൃക്കുകയും ശിശുവായ
വിധവയെ വിവാഹത്തിനാവശ്യമുണ്ടെന്നുള്ള പരസ്യം പത്രത്തിൽ ചേർക്കുകയും ചെയ്യുക, കിന്നരിത്തലപ്പാവിനേയും ക്ഷേത്ര ട്രസ്റ്റിയേയും മുക്തകണ്ഠം അധിക്ഷേപിയ്ക്കുക, സാഹിത്യപോഷണാർത്ഥം പോലും പ്രഭുക്കന്മാർ ചെയ്യുന്ന സർവ്വവിധ പരിശ്രമങ്ങളേയും അപലപിയ്ക്കുക എന്നിവയെല്ലാം നമ്മുടെ രാഷ്ട്രീയമോചനത്തിനു് അത്യന്തോപയുക്തങ്ങളാകുന്നു. പത്രത്തിലെഴുതുന്ന ഓരോ വാക്യവും ഇന്ത്യയെ സ്വാതന്ത്ര്യത്തോട് ഓരോ പടി അധികടുപ്പിയ്ക്കുന്നവയായിരിക്കണം.
7. കരളിൽ കെട്ടിനിന്നീടും<br>
ഗരളത്തെ വമിയ്ക്കുവാൻ;<br>
തെറിപ്പാട്ടുകൾ പാടീടാൻ<br>
വെറുമ്പകകൾ പോക്കുവാൻ;
ശ്ലോകം - 7.
ഈ ശ്ലോകത്തിന്റെ പൂർവ്വാർദ്ധത്തിൽ, വിഷം ഛർദ്ദിയ്ക്കുന്ന, പത്രപ്രവർത്തനത്തിന്റെ പത്താമത്തെ ഉദ്ദേശ്യം വർണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സഞ്ചിയിൽ കെട്ടിനില്ക്കുന്ന ഘോരവിഷത്തെ ഉഗ്രസർപ്പങ്ങൾ വൃക്ഷങ്ങളിന്മേലും മറ്റും കൊത്തി പുറത്തു കളകയാണല്ലോ ചെയ്യുന്നത്. വിഷം കെട്ടിനില്ക്കുവാൻ അനുവദിയ്ക്കുന്നതായാൽ ജ്വരം
പിടിപെട്ട് അവ ചത്തുപോകാനിടയുള്ളതുകൊണ്ടാണ് പ്രകൃതി മേൽപ്രകാരമുള്ള ഒരു രക്ഷാമാർഗ്ഗം നിദ്ദേശിച്ചിരി<noinclude></noinclude>
55qdi86ifgq81im28jwl78uo7nxauw0
244884
244883
2026-07-12T09:47:46Z
Radhan K Moolad
13275
244884
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ച്ചും മുഖപ്രസംഗങ്ങളെഴുതുക, വിദേശീയസാമാനങ്ങളുടേയും ശീമമദ്യങ്ങളുടേയും പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തുക, ശൈശവവിവാഹത്തെ എതൃക്കുകയും ശിശുവായ
വിധവയെ വിവാഹത്തിനാവശ്യമുണ്ടെന്നുള്ള പരസ്യം പത്രത്തിൽ ചേർക്കുകയും ചെയ്യുക, കിന്നരിത്തലപ്പാവിനേയും ക്ഷേത്ര ട്രസ്റ്റിയേയും മുക്തകണ്ഠം അധിക്ഷേപിയ്ക്കുക, സാഹിത്യപോഷണാർത്ഥം പോലും പ്രഭുക്കന്മാർ ചെയ്യുന്ന സർവ്വവിധ പരിശ്രമങ്ങളേയും അപലപിയ്ക്കുക എന്നിവയെല്ലാം നമ്മുടെ രാഷ്ട്രീയമോചനത്തിനു് അത്യന്തോപയുക്തങ്ങളാകുന്നു. പത്രത്തിലെഴുതുന്ന ഓരോ വാക്യവും ഇന്ത്യയെ സ്വാതന്ത്ര്യത്തോട് ഓരോ പടി അധികടുപ്പിയ്ക്കുന്നവയായിരിക്കണം.
<center>
7. കരളിൽ കെട്ടിനിന്നീടും<br>
ഗരളത്തെ വമിയ്ക്കുവാൻ;<br>
തെറിപ്പാട്ടുകൾ പാടീടാൻ<br>
വെറുമ്പകകൾ പോക്കുവാൻ;
</center>
ശ്ലോകം - 7.
ഈ ശ്ലോകത്തിന്റെ പൂർവ്വാർദ്ധത്തിൽ, വിഷം ഛർദ്ദിയ്ക്കുന്ന, പത്രപ്രവർത്തനത്തിന്റെ പത്താമത്തെ ഉദ്ദേശ്യം വർണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സഞ്ചിയിൽ കെട്ടിനില്ക്കുന്ന ഘോരവിഷത്തെ ഉഗ്രസർപ്പങ്ങൾ വൃക്ഷങ്ങളിന്മേലും മറ്റും കൊത്തി പുറത്തു കളകയാണല്ലോ ചെയ്യുന്നത്. വിഷം കെട്ടിനില്ക്കുവാൻ അനുവദിയ്ക്കുന്നതായാൽ ജ്വരം
പിടിപെട്ട് അവ ചത്തുപോകാനിടയുള്ളതുകൊണ്ടാണ് പ്രകൃതി മേൽപ്രകാരമുള്ള ഒരു രക്ഷാമാർഗ്ഗം നിദ്ദേശിച്ചിരി<noinclude></noinclude>
7gy3dvjni8u3c9jhfkhxfh8ultikhsg
താൾ:1941-pathramimamsa.pdf/39
106
84052
244885
244280
2026-07-12T09:55:08Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244885
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യ്ക്കുന്നതെന്നത്രെ പ്രാചീനമതം. ഇതിന്മണ്ണംതന്നെയാണു് ഉള്ളിൽ വിഷം നിറഞ്ഞിരിയ്ക്കുന്ന മനുഷ്യരുടേയും അവസ്ഥ. ആയത് ഏതെങ്കിലും വിധത്തിൽ പുറത്തു ചാടിയ്ക്കുന്നതു് അവരുടേയും സമുദായത്തിന്റെയും രക്ഷയ്ക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്തതാകുന്നു. ഉഗ്രസർപ്പങ്ങൾക്കു വനാന്തരങ്ങളിലെ തരുക്കളെന്നപോലെ, നരനാഗങ്ങൾക്കു വിഷം ഛർദ്ദിക്കാനുള്ള രംഗമാണു് പത്രം. ഇങ്ങനെയൊരുപാധിയില്ലാത്തപക്ഷം അവരിൽ മിയ്ക്കുപേരും
വെന്തുരുകിപ്പോകുന്നതാണ്. ആകയാൽ അകാലമൃത്യു നേരിടാതെ കഴിപ്പാൻ മോഹിയ്ക്കുന്നവർ താമസംവിനാ പത്രപ്രവർത്തനം തുടങ്ങിക്കൊള്ളണമെന്ന് തൃപ്പാദങ്ങൾ ഇവിടെ വ്യഞ്ജിപ്പിച്ചിരിയ്ക്കുന്നു.
മൂന്നാം പാദത്തിൽ പത്രപ്രവർത്തനത്തിന്റെ പതിനൊന്നാമത്തെ ഉദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. ചേർത്തലയിൽ തെറിപ്പാട്ടു പാടുന്ന സമ്പ്രദായം നിർത്തൽ ചെയ്തിടുള്ളതും കൊടുങ്ങല്ലൂർ മുതലായ സ്ഥലങ്ങളിൽ അതിനു അടുത്തകാലത്തായി അധഃപതനം സംഭവിച്ചിട്ടുള്ളതും പലർക്കും ഇച്ഛാഭംഗത്തിനു കാരണമാക്കീട്ടുണ്ടു്. പൊതുജലാശയങ്ങളേയും ക്ഷേത്രങ്ങളേയും സാമാന്യജനങ്ങൾ പ്രായേണ വെടിഞ്ഞു തുടങ്ങിയിരിയ്ക്കുകയാൽ കുളക്കടവിന്റെ ഭിത്തികളിലും അമ്പലച്ചുമരുകളിലും 'അസഭ്യം' കുറിയ്ക്കുന്നതുകൊണ്ടും ഉദ്ദിഷ്ടഫലമുണ്ടാകാതെ പോകുന്നു.
അതിനാൽ ആഭാസരംഗത്തെ പുതിയൊരു സ്ഥാനത്തേയ്ക്കു മാറ്റി പ്രതിഷ്ഠിച്ചുപോലും അതിപ്രാചീനമായ ആ കലയ്ക്കു ഹാനി തട്ടാതെ നോക്കേണ്ടത് ഏതൊരു കലാ<noinclude></noinclude>
antz2qlg5gnlrhvrmd4wd5mz6s0xef1
താൾ:1941-pathramimamsa.pdf/40
106
84053
244886
244281
2026-07-12T10:01:54Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244886
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പ്രണയിയുടേയും ഒഴിക്കാൻ പാടില്ലാത്ത ചുമതലയാകുന്നു. ഹാസ്യരസ പ്രധാനങ്ങളെന്ന വ്യാജേന ഭരണീഗാനവും പൂരപ്പാട്ടും പൊഴിയ്ക്കുന്നതിനായി തുടരെത്തുടരെ പുതിയ മാസികകളും പത്രങ്ങളും പുറത്തിറക്കുന്നതു മേൽ
പ്രസ്താവിച്ച ഉദ്ദേശ സാദ്ധ്യത്തിനു ഏറ്റുമനുയോജ്യമായിരിയ്ക്കുന്നതാകുന്നു. അംബോപദേശങ്ങൾ', 'വല്യമ്മോപദേശങ്ങൾ', 'കണ്ടു, അറിഞ്ഞു, മനസ്സിലായി,
രഹസ്യം മനസ്സിലായി', 'ഉണ്ടത്രേ', 'എന്തോ ഉണ്ടത്രേ' എന്നിപ്രകാരമുള്ള ഗദ്യപദ്യപ്രബന്ധങ്ങൾ, 'പ്രത്യക്ഷപത്രങ്ങൾ', 'ലഘുചിത്രങ്ങൾ', 'കത്തുകൾ' എന്നിങ്ങനെയുള്ള കുറിപ്പുകൾ - ഇവയെല്ലാം അഭിനവഭരണി ഗായകന്മാരുടെ പ്രത്യേക സ്വത്തായിരിയ്ക്കേണ്ടതാകുന്നു. വായനക്കാർക്ക് അറപ്പും വെറുപ്പും തോന്നുന്നവയും, സദാചാരവിരുദ്ധങ്ങളും, യുവഹൃദയങ്ങളെ ദുഷിപ്പിയ്ക്കുന്നതിനു
തികച്ചും പര്യാപ്തങ്ങളുമായ 'കൈക്കുറ്റപ്പാടു'കൾക്കു മാത്രമെ ഇത്തരം പത്രങ്ങളിൽ സ്ഥാനം കൊടുക്കാൻ പാടുള്ളൂവെന്നു നിർബ്ബന്ധമാണ്. മൎയ്യാദക്കാരെ അപമാനിയ്ക്കുകയായിരിയ്ക്കണം തെറിപ്പാട്ടുകളുടെ ഉദ്ദേശ്യം. സ്വൈരജീവിതം നയിയ്ക്കുന്നവരും നിഷ്പക്ഷവാദികളുമായ ജനങ്ങളെ ഒരിക്കലും വെറുതെ വിട്ടുകൂടാ. ഒരു കുറ്റവും ചുമത്തുവാൻ കാണുന്നില്ലെങ്കിൽ അവരുടെ 'ബ്രഹ്മസൃഷ്ടി'യെ അധികരിച്ചെങ്കിലും നാലു വാക്കു പറയാതിരുന്നു പോകരുത്. ഒരു ഗായകൻ തുടങ്ങിവെയ്ക്കുന്നതു മറ്റുള്ള ഗായകന്മാർ ഏറ്റുപാടിക്കൊള്ളണം. ഈവിധമെല്ലാം
പ്രവർത്തിയ്ക്കുന്നതായാൽ പൊതുജനങ്ങളുടെ രുചി ക്ഷയി<noinclude></noinclude>
c4d3eyrfz361rqcjzr86569np77sjcl
താൾ:1941-pathramimamsa.pdf/41
106
84054
244887
244282
2026-07-12T10:09:46Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244887
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യ്ക്കുന്നതിനും, വായനക്കാരുടെ സംഖ്യ വർദ്ധിയ്ക്കുന്നതിനും, പ്രവർത്തകന്മാരുടെ 'മടിശ്ശീല കനക്കുന്നതിനും' തദ്വാരാ അതിപ്രാചീനമായ ഒരേർപ്പാടിനു ഹാനി തട്ടാതെ കഴിയുന്നതിനും മാറ്റമുണ്ടാകുന്നതാണ്.
അന്ത്യപാദത്തിൽ പത്രപ്രവർത്തനത്തിന്റെ ദാദശോദ്ദേശ്യം വിവരിച്ചിരിയ്ക്കുന്നു. 'പകപോക്കുക'യെന്നതാണു് ആ ഉദ്ദേശ്യം. അതിന്റെ അസ്തിവാരം വ്യക്തിപരമായ വൈരംകൊണ്ടു കെട്ടി പടുത്തിരിക്കണം. പാമ്പിൻപക, മുതലപ്പക, ആനപ്പക തുടങ്ങിയവയെല്ലാം പത്രാധിപരുടെ പകയോടടുക്കുമ്പോൾ വിളർത്തു പോകണമെന്നാണ് വിധി. തിൎയ്യക്കുകളുടെ പക ഒരു തലമുറ കഴിഞ്ഞാൽ ക്ഷയിച്ചുതുടങ്ങുമത്രെ. എന്നാൽ പത്രാധിപരുടെ പക അപ്രകാരം നശിച്ചുകൂടാത്തതാകുന്നു. എതിരാളിയുടേയോ പത്രാധിപരുടേയോ വംശം നാമാവശേഷമാകുന്നതുവരെ അവർ തമ്മിലുള്ള വിദ്വേഷവും നിലനിർത്തിപ്പോരേണ്ടതാണു്.
<u>ഉദാഹരണം.</u> - പത്രാധിപർ ഒരാളോട് ന്യായമല്ലാത്ത ഒരു കാൎയ്യത്തിൽ തന്നെ സഹായിയ്ക്കണമെന്നാവശ്യപ്പെടുന്നുവെന്നും സത്യസന്ധനായ അയാൾ അപേക്ഷ നിരസിയ്ക്കുന്നുവെന്നും സങ്കല്പിയ്ക്കുക. ഈ സംഭവം പത്രാധിപർ ഒരിക്കലും വിസ്മരിച്ചുപോകരുതു്. അദ്ദേഹം പക പോക്കുവാനുള്ള അവസരം കാത്തുകൊണ്ടുതന്നെയിരിയ്ക്കണം. അങ്ങനെ ഏറിയ കാലം കഴിഞ്ഞശേഷം മുൻ
പറഞ്ഞ വ്യക്തിയുടെ അകന്ന ചാർച്ചയിൽ പെട്ട ഒരുവന ഒരു പഞ്ചായത്തു സ്വീപ്പറുടെ ഉദ്യോഗം ലഭിയ്ക്കുന്നു<noinclude></noinclude>
2r0eswkaavq9nn4byu6kmz4fj9fw0r2
താൾ:1941-pathramimamsa.pdf/42
106
84055
244888
244283
2026-07-12T10:17:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244888
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വെന്നു വിചാരിയ്ക്കുക. ആ സംഭവത്തെ പകപോക്കുന്നതിനുള്ള ലാക്കാക്കി താഴെ പറയുംപ്രകാരത്തിൽ തന്റെ പത്രത്തിൽ ഒരു മുഖപ്രസംഗമെഴുതിച്ചേർത്തു പത്രാധിപർ തൃപ്തിയടയേണ്ടതാകുന്നു.
{{ന|<big><big><u>അനുചിതമായ നിയമനം</u></big></big>}}
പൊതുസേവനസൗധത്തിന്റെ അടിക്കല്ലിനെപോലുമിളക്കിമറിയ്ക്കുന്ന ഒരു പഞ്ചായത്തു സ്വീപ്പറുടെ നിയമനത്തെപറ്റി അന്യത്ര ചേർത്തിരിയ്ക്കുന്ന ഒരു കുറിപ്പിൽ
നിന്നു ഞങ്ങൾക്കറിയുമാറായി വന്നിരിയ്ക്കുന്നു. ആ ചൈതി വാസ്തവമാണെങ്കിൽ -വാസ്തവമാകരുതെന്നാണ് ഈയുള്ളവരുടെ നിരന്തര പ്രാർത്ഥന - ആ പിഴച്ച നിയമനത്തിൽ ഞങ്ങൾക്കുള്ള കഠിനമായ പ്രതിഷേധം കാലവിളംബമെന്നിയേ ശക്തിമത്തായ ഭാഷയിൽ രേഖപ്പെടുത്താതിരിക്കാൻ നിർവാഹമില്ല. ഒരു വകുപ്പദ്ധ്യക്ഷന്റെ നിയമനമായിരുന്നു ഇതെങ്കിൽ ഞങ്ങൾക്ക് ഒരുപക്ഷെ
മൌനമവലംബിയ്ക്കുാമായിരുന്നു. എന്നാലിതപ്രകാരം തള്ളിക്കളയേണ്ട ഒരു നിസ്സാര കാൎയ്യമല്ല. പൊതുസേവനത്തിന്റെ മൌലികസിദ്ധാന്തങ്ങളെ സാരമായി സ്പർശിയ്ക്കുന്ന ഒരു സംഗതിയാണ് ഇത് . ഇന്നത്തെ അശക്തനായ
'അടിനായ'യാണു് നാളത്തെ പ്രമാണിയായി കാണപ്പെടുന്നതു്. ക്രമപ്രവൃദ്ധമായ കയറ്റം ലഭ്യമാകുന്നപക്ഷം ഒരു കാലം എത്രയും ഉത്തരവാദപ്പെട്ട ഒരു സ്ഥാനം
വഹിയ്ക്കേണ്ടിവന്നേയ്ക്കാവുന്ന ഒരു തൊഴിലാളിയുടെ നിയമനമാണു് ഇപ്പോൾ നടന്നിരിയ്ക്കുന്നത്. പരിക്ഷായോഗ്യ<noinclude></noinclude>
lmm8dyjz4y73m2t6rxwstj2uizxk8r0
244889
244888
2026-07-12T10:17:41Z
Radhan K Moolad
13275
244889
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വെന്നു വിചാരിയ്ക്കുക. ആ സംഭവത്തെ പകപോക്കുന്നതിനുള്ള ലാക്കാക്കി താഴെ പറയുംപ്രകാരത്തിൽ തന്റെ പത്രത്തിൽ ഒരു മുഖപ്രസംഗമെഴുതിച്ചേർത്തു പത്രാധിപർ തൃപ്തിയടയേണ്ടതാകുന്നു.
{{ന|<big><big><u>അനുചിതമായ നിയമനം</u></big></big>}}
പൊതുസേവനസൗധത്തിന്റെ അടിക്കല്ലിനെപോലുമിളക്കിമറിയ്ക്കുന്ന ഒരു പഞ്ചായത്തു സ്വീപ്പറുടെ നിയമനത്തെപറ്റി അന്യത്ര ചേർത്തിരിയ്ക്കുന്ന ഒരു കുറിപ്പിൽ
നിന്നു ഞങ്ങൾക്കറിയുമാറായി വന്നിരിയ്ക്കുന്നു. ആ ചൈതി വാസ്തവമാണെങ്കിൽ -വാസ്തവമാകരുതെന്നാണ് ഈയുള്ളവരുടെ നിരന്തര പ്രാർത്ഥന - ആ പിഴച്ച നിയമനത്തിൽ ഞങ്ങൾക്കുള്ള കഠിനമായ പ്രതിഷേധം കാലവിളംബമെന്നിയേ ശക്തിമത്തായ ഭാഷയിൽ രേഖപ്പെടുത്താതിരിക്കാൻ നിർവാഹമില്ല. ഒരു വകുപ്പദ്ധ്യക്ഷന്റെ നിയമനമായിരുന്നു ഇതെങ്കിൽ ഞങ്ങൾക്ക് ഒരുപക്ഷെ
മൌനമവലംബിയ്ക്കുാമായിരുന്നു. എന്നാലിതപ്രകാരം തള്ളിക്കളയേണ്ട ഒരു നിസ്സാര കാൎയ്യമല്ല. പൊതുസേവനത്തിന്റെ മൌലികസിദ്ധാന്തങ്ങളെ സാരമായി സ്പർശിയ്ക്കുന്ന ഒരു സംഗതിയാണ് ഇത് . ഇന്നത്തെ അശക്തനായ
'അടിനായ'യാണു് നാളത്തെ പ്രമാണിയായി കാണപ്പെടുന്നതു്. ക്രമപ്രവൃദ്ധമായ കയറ്റം ലഭ്യമാകുന്നപക്ഷം ഒരു കാലം എത്രയും ഉത്തരവാദപ്പെട്ട ഒരു സ്ഥാനം
വഹിയ്ക്കേണ്ടിവന്നേയ്ക്കാവുന്ന ഒരു തൊഴിലാളിയുടെ നിയമനമാണു് ഇപ്പോൾ നടന്നിരിയ്ക്കുന്നത്. പരിക്ഷായോഗ്യ<noinclude></noinclude>
gxcvznjzap35h9a0e34oz8cl1w858pk
താൾ:1941-pathramimamsa.pdf/43
106
84056
244890
244284
2026-07-12T10:26:20Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244890
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>തയും, വിശിഷ്യാ, പാരമ്പര്യവുമാലോചിച്ചാൽ പ്രസ്തുത നിയമനം ഒരുപ്രകാരത്തിലും സാധകൃതമാകുന്നതല്ലതന്നെ. നിയമിതന്റെ പൂർവികന്മാരുമായി ഞങ്ങൾക്കുള്ള
പരിചയത്തെ ആസ്പദമാക്കി നോക്കുമ്പോൾ 'പിടിയാന പെറും കുട്ടി, തടിയാ കടിയാകുമോ?' എന്നു ചോദിയ്ക്കുവാനാണ് ഞങ്ങൾ പ്രേരിതരാകുന്നതു്. അഭ്യസ്തവിദ്യനായ ഏതൊരു യുവാവിനും സാഭിമാനം, സഹർഷം സ്വീകരിയ്ക്കാവുന്ന ഒരു പദവി അല്പം പോലും ചിന്തിയ്ക്കാതെ ഒരു അപാത്രത്തിലർപ്പിച്ചത് എത്രയും അനുചിതമായിപ്പോയെന്നു നിർവിശങ്കം പ്രസ്താവിക്കാതിരിപ്പാൻ
നിവൃത്തിയില്ല. ഈ നിയമനത്തിനുത്തരവാദപ്പെട്ടവർ ഇക്കാൎയ്യം ഉടനടി പുനരാലോചന ചെയ്തു് തങ്ങൾക്കു പിണഞ്ഞിട്ടുള്ള ഹിമാലയനബദ്ധത്തെ തിരുത്താത്തപക്ഷം ആയത് അവർക്കൊരു തീരാക്കളങ്കമായി പരിണമിയ്ക്കുന്നതാകുന്നു.
8. പത്രപ്രവർത്തനോദ്ദേശ്യം<br>
ചിത്രം പന്ത്രണ്ടുതാനിഹ;<br>
അവയ്ക്കു ചെവി നല്കീടിൽ<br>
ഭവിയ്ക്കും സർവ മംഗളം.
ശ്ലോകം - 8
ഇതിൽ പലശ്രുതി പറഞ്ഞിരിയ്ക്കുന്നു. ഉദ്ദേശ്യവർണ്ണനാ ശ്രവണം കൊണ്ടു മാത്രം സർവ മംഗളങ്ങളും വന്നു ചേരുന്നതാകുന്നു.
ചെവി നല്കുക - ഈ പ്രയോഗം ഷേക്സ്‍പിയറുടേതാണു്. അദ്ദേഹത്തിന്റെ ജൂലിയസ് സീസർ എന്ന നാ<noinclude></noinclude>
fyn3sjguyo4w2uu2e48ya4h1bthmo22
താൾ:1941-pathramimamsa.pdf/44
106
84057
244891
244285
2026-07-12T10:30:31Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244891
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ടകത്തിൽ മാർക്ക് ആന്റണി പറയുന്നതു കാൺക:-<br>
"സ്നേഹിതന്മാരേ! റോമക്കാരേ! നാട്ടുകാരേ! നിങ്ങൾ എനിയ്ക്കു നിങ്ങളുടെ <u>ചെവി വായ്പ നല്കുവിൻ!”</u> ["Friends, Romans and Countrymen, lend me your ears".]
ആചാൎയ്യർ ഒരുപക്ഷെ പ്രസ്തുത നാടകം വായിച്ചിട്ടുണ്ടാകാം. അഥവാ, മഹാകവികളാകയാൽ ഇരുവരുടേയും ആശയങ്ങൾക്ക് ഐക്യം സംഭവിച്ചതാണെന്നും വരാം.<noinclude></noinclude>
cf49chxzpns9itxgxujwev2i13si30d
244892
244891
2026-07-12T10:31:59Z
Radhan K Moolad
13275
244892
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ടകത്തിൽ മാർക്ക് ആന്റണി പറയുന്നതു കാൺക:-<br>
'''"സ്നേഹിതന്മാരേ! റോമക്കാരേ! നാട്ടുകാരേ! നിങ്ങൾ എനിയ്ക്കു നിങ്ങളുടെ <u>ചെവി വായ്പ നല്കുവിൻ!”'''</u> ["Friends, Romans and Countrymen, lend me your ears".]
ആചാൎയ്യർ ഒരുപക്ഷെ പ്രസ്തുത നാടകം വായിച്ചിട്ടുണ്ടാകാം. അഥവാ, മഹാകവികളാകയാൽ ഇരുവരുടേയും ആശയങ്ങൾക്ക് ഐക്യം സംഭവിച്ചതാണെന്നും വരാം.<noinclude></noinclude>
8v9w1bdjqw50u48lf25d4jonjn0og68
താൾ:1941-pathramimamsa.pdf/45
106
84058
244893
244286
2026-07-12T10:45:47Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244893
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>III</big></big><br>
<big><big><big>'''പത്രനാമങ്ങൾ'''</big></big></big>
</center>
9. യോഷാനാമങ്ങൾ യോജിയ്ക്കും<br>
ഭേഷായ് പത്രത്തിനൊക്കയും;<br>
പത്രാധിപപ്പിതാവിന്റെ<br>
പുത്രീനാമം സുസമ്മതം.
ശ്ലോകം - 9.
പത്രങ്ങൾക്കു സർവഥാ അനുയോജ്യങ്ങളായിട്ടുള്ളതു സ്ത്രീനാമങ്ങളത്രെ. സ്ത്രീനാമങ്ങളിൽ തന്നെ പത്രാധിപരുടെ പുത്രിയുടെ പേരിനു മഹിമയേറുന്നതുമാകുന്നു.
<u>മാതൃകാനാമങ്ങൾ</u> - സുനീതി, സത്യവതി, അരുന്ധതി, ശീലാവതി, ജാംബവതി, മണ്ഡോദരി, മോഹിനി, പ്രിയംവദ.
പത്രാധിപപ്പിതാവ് = പത്രാധിപനാകുന്ന പിതാവ്. പ്രകൃതത്തിൽ ഷഷ്ഠീതല്പുരുഷനല്ലെന്നു സൂചന.
10. അതുപോൽതന്നെ ചേർന്നീടും<br>
ജാതി ദേശാദിനാമവും;<br>
വിശേഷ്യനിഘ്നനാമങ്ങൾ,<br>
വിശിഷ്യാ മൃഗസന്ധ്യകൾ;
ശ്ലോകം 10.
പത്രങ്ങൾക്കു ചേരുന്ന ഇതരനാമങ്ങൾ പ്രസ്തുത പദത്തിൽ ദ്യോതിപ്പിച്ചിരിയ്ക്കുന്നു. നാമമാതൃകകൾ താഴെ ചേർത്തുകൊള്ളുന്നു:-
<u>ജാതിനാമങ്ങൾ</u> - സുരൻ, അസുരൻ, ദേവൻ, ദേവലൻ.<noinclude></noinclude>
mqh0z5c56pvi07ihgjmvlqangd6hqp3
താൾ:1941-pathramimamsa.pdf/46
106
84059
244894
244287
2026-07-12T10:55:48Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244894
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>ദേശനാമങ്ങൾ</u> - പുറനാട്, കാഞ്ഞിരക്കോട്, ഋശ്യമൂകം.
<u>വിശേഷ്യനിഘ്നനാമങ്ങൾ</u> - കൃത്യവാദി, സത്യവാദി, താന്തോന്നി.
<u>മൃഗനാമങ്ങൾ</u> - ഗദം, വരാഹം, സൃഗാലൻ. ശാർദ്ദൂലം.
<u>സന്ധ്യാനാമങ്ങൾ</u> - അസ്തമയം, പ്രദോഷം, മദ്ധ്യാഹ്നം.
-
ഈ വിഭാഗങ്ങളിൽ പെടാത്ത പത്രനാമങ്ങൾ ശാസ്ത്രോക്തങ്ങളല്ലെന്നറിഞ്ഞുകൊൾക.
11. പേരു കേട്ടാൽ വരുത്തേണം<br>
ചാരത്താപ്പത്രമേവരും;<br>
ചാരുവാർത്തകൾ വായിച്ചാൽ<br>
ചാരണം പിന്നിലേയ്ക്കുടൻ
ശ്ലോകം 11.
പേരിൽ ഭ്രമിച്ചു പത്രങ്ങൾ വരുത്തുന്നവർക്കു തൽപംക്തികളലംകരിയ്ക്കുന്ന സുവാർത്തകൾ വായിയ്ക്കുന്ന മാത്രയിൽ വിരക്തി ജനിക്കേണ്ടതാകുന്നു. പത്രനാമങ്ങൾക്കും അവയിലെഴുതിത്തള്ളുന്ന വിഷയങ്ങൾക്കും തമ്മിൽ
ബന്ധമുണ്ടായിരിയ്ക്കരുതെന്നു നിർബന്ധം.
12. ഉള്ളടക്കത്തിനും പേരി-<br>
ന്നുള്ളടക്കത്തിനും വൃഥാ-<br>
വുള്ളിണങ്ങൊല്ലിരിമ്പല്ലോ<br>
വെള്ളിക്കോലെന്നിരിയ്ക്കിലും.
ശ്ലോകം 12.
പതിനൊന്നാം ശ്ലോകത്തിന്റെ ആശയം ഈ പദ്യത്തിൽ ഒന്നുകൂടി സ്ഫുടീകരിച്ചിരിയ്ക്കുന്നു. പത്രനാമത്തിനും അതിന്റെ ഉള്ളടക്കത്തിനും തമ്മിൽ പ്രത്യക്ഷമാ<noinclude></noinclude>
n658n54vhlyop6ej9v29vwsqwlvcun9
244895
244894
2026-07-12T10:56:31Z
Radhan K Moolad
13275
244895
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>ദേശനാമങ്ങൾ</u> - പുറനാട്, കാഞ്ഞിരക്കോട്, ഋശ്യമൂകം.
<u>വിശേഷ്യനിഘ്നനാമങ്ങൾ</u> - കൃത്യവാദി, സത്യവാദി, താന്തോന്നി.
<u>മൃഗനാമങ്ങൾ</u> - ഗദം, വരാഹം, സൃഗാലൻ. ശാർദ്ദൂലം.
<u>സന്ധ്യാനാമങ്ങൾ</u> - അസ്തമയം, പ്രദോഷം, മദ്ധ്യാഹ്നം.
ഈ വിഭാഗങ്ങളിൽ പെടാത്ത പത്രനാമങ്ങൾ ശാസ്ത്രോക്തങ്ങളല്ലെന്നറിഞ്ഞുകൊൾക.
11. പേരു കേട്ടാൽ വരുത്തേണം<br>
ചാരത്താപ്പത്രമേവരും;<br>
ചാരുവാർത്തകൾ വായിച്ചാൽ<br>
ചാരണം പിന്നിലേയ്ക്കുടൻ
ശ്ലോകം 11.
പേരിൽ ഭ്രമിച്ചു പത്രങ്ങൾ വരുത്തുന്നവർക്കു തൽപംക്തികളലംകരിയ്ക്കുന്ന സുവാർത്തകൾ വായിയ്ക്കുന്ന മാത്രയിൽ വിരക്തി ജനിക്കേണ്ടതാകുന്നു. പത്രനാമങ്ങൾക്കും അവയിലെഴുതിത്തള്ളുന്ന വിഷയങ്ങൾക്കും തമ്മിൽ
ബന്ധമുണ്ടായിരിയ്ക്കരുതെന്നു നിർബന്ധം.
12. ഉള്ളടക്കത്തിനും പേരി-<br>
ന്നുള്ളടക്കത്തിനും വൃഥാ-<br>
വുള്ളിണങ്ങൊല്ലിരിമ്പല്ലോ<br>
വെള്ളിക്കോലെന്നിരിയ്ക്കിലും.
ശ്ലോകം 12.
പതിനൊന്നാം ശ്ലോകത്തിന്റെ ആശയം ഈ പദ്യത്തിൽ ഒന്നുകൂടി സ്ഫുടീകരിച്ചിരിയ്ക്കുന്നു. പത്രനാമത്തിനും അതിന്റെ ഉള്ളടക്കത്തിനും തമ്മിൽ പ്രത്യക്ഷമാ<noinclude></noinclude>
10umjubqrs4ls0a537fsw0doz20cu8p
താൾ:1941-pathramimamsa.pdf/47
106
84060
244896
244288
2026-07-12T10:58:56Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244896
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യൊ പരോക്ഷമായൊ യാതൊരു പൊരുത്തവുമുണ്ടായിക്കൂടെന്നാണ് നിർദ്ദേശം. 'വെള്ളിക്കോൽ' എന്നറിയപ്പെടുന്ന സാധനം 'ഇരിമ്പു'കൊണ്ടു നിർമ്മിച്ചതാണെന്നു
വരുമ്പോൾ പേരിനും ഉള്ളടക്കത്തിനും ഐകരൂപ്യമുണ്ടായിരിക്കേണ്ടതില്ലെന്നും സ്പഷ്ടമാണല്ലോ.<noinclude></noinclude>
dq05t8a3577s4f1sag2pqmu97mijity
താൾ:1941-pathramimamsa.pdf/48
106
84061
244897
244289
2026-07-12T11:11:21Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244897
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>IV</big></big><br>
<big><big><big>'''പത്രാധിപർ'''</big></big></big>
</center>
13. പത്രത്തിന്റെ പതിയായ മേവും<br>
മിത്രത്തെലോകരത്രയും<br>
പത്രാധിപാഖ്യായോതുന്നു-<br>
ണ്ടത്ര സാർ ചേർത്തുമന്യഥാ.
ശ്ലോകം - 13.
പത്രത്തിന്റെ അധിപനായിരിയ്ക്കുന്ന മിത്രത്തെ മാലോകർ, സാർ ചേർത്തും ചേർക്കാക്കാതേയും രണ്ടു പ്രകാരത്തിൽ പത്രാധിപരെന്നു പറഞ്ഞുവരുന്നു. 'സാർ' മേമ്പൊടി ചേർത്താൽ അദ്ദേഹം 'പത്രാധിപർ സാർ' ആ
യിത്തീരുന്നു. പ്രായേണ 'മേമ്പൊടി' ചേർത്താണ് പത്രാധിപരെ സേവിച്ചു വരുന്നതു്.
<u>പതി</u> - ഈ പ്രയോഗം കൊണ്ടു സ്ത്രീകൾക്കു പത്രാധിപത്യം വിഹിതമല്ലെന്നു സിദ്ധം. പത്രാധിപർക്കും പത്രത്തിനും തമ്മിലുള്ള ബന്ധം 'സമവായീ സമവേദ' ബന്ധമാകുന്നു; അതായത്, 'സഹധർമ്മചരാ' എന്ന പ്രമാണമനുസരിച്ചു സുസ്ഥാപിതമായ ബന്ധമെന്നർത്ഥം.
14. രണ്ടു വ്യത്യസ്ത വർഗ്ഗക്കാ-<br>
രുണ്ടേ പത്രാധിപോത്തമർ;<br>
ജാരധീരാഭിധാനന്മാർ-<br>
ഭീരുക്കൾ, ധൈര്യശാലികൾ.
ശ്ലോകം 14.
അനന്തരം പത്രാധിപന്മാരെ തരം തിരിച്ചിരിയ്ക്കുന്നു. അവരിൽ രണ്ടു വിഭിന്നവർക്കാരുണ്ട് - ജാരന്മാരും,<noinclude></noinclude>
bb47mgv31ygrvj03lysrjsyal9lzyee
താൾ:1941-pathramimamsa.pdf/49
106
84062
244898
244290
2026-07-12T11:22:40Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244898
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ധീരന്മാരും. ജാരന്മാർ ഭീരുക്കളും ധീരന്മാർ ധൈര്യശാലികളുമാകുന്നു.
15. ഒളിവായ് ലേഖനം ചെയ്യു-
മിളിയൻ 'ജാര'നാണഹോ;
വെളിവിൽ ചൊല്ലിയാടുന്നോൻ
തെളിവേറുന്ന 'ധീര'നും.
ശ്ലോകം - 15
ഈ ശ്ലോകത്തിൽ ജാരധീരന്മാരുടെ നിർവചനമടങ്ങിയിരിയ്ക്കുന്നു. ഒരു പത്രത്തെ സംബന്ധിയ്ക്കുന്ന ഉത്തരവാദിത്വങ്ങൾ മുഴുവനുമേറ്റെടുക്കുവാൻ അതിയായ ഭീതിയും എന്നാൽ കുസൃതികൾക്കു കലശ്ശലായ മോഹവുമുള്ളവരായി ചിലരുണ്ട്. അത്തരക്കാർക്കു പത്രപ്രവർത്തനം ചെയ്‍വാൻ 'ജാരവൃത്തി'യത്രേ അത്യുത്തമമായിട്ടുള്ളത്. കേവലമധികാരശൂന്യരായ പത്രാധിപപ്പാവകളുടെ പിന്നിൽ നിന്നുകൊണ്ട് തൻകാൎയ്യം നേടുന്നതിനു പൎയ്യാപ്തമാകുന്ന വിധത്തിൽ ജാരനു പ്രവർത്തിയ്ക്കാവുന്നതാകുന്നു. യവനികയ്ക്കുള്ളിൽ നിന്നുകൊണ്ടു കൈകാൎയ്യം ചെയ്യുന്നതു മൂലം ജാരനു യാതൊരു ബാദ്ധ്യതകളും ഏല്ക്കേണ്ടതായി വരുന്നതുമല്ല.
"ധീരവർഗ്ഗ"ൎത്തിൽ പെട്ടവർ എല്ലാറ്റിനും സന്നദ്ധരായിരിയ്ക്കേണ്ടതാകുന്നു. ഡിക്ലറേഷൻ കൊടുപ്പാനും, പ്രതിയായി കോർട്ടിൽ ഹാജരാകുന്നതിനും അവർക്കു യാതൊരു കൂസലുമുണ്ടാകുവാൻ പാടില്ല. പത്രത്തിൽ പേർ അച്ചടിയ്ക്കുന്നതിന് അവർ ഒരുക്കമുള്ളവരായിരിയ്ക്കണം. പക്ഷെ അപ്രകാരം പേർ അച്ചിൽ പെടുത്തുമ്പോൾ അവർ,<noinclude></noinclude>
nfbbs92qx9ovjd0iecywmslqrozd22k
244899
244898
2026-07-12T11:23:14Z
Radhan K Moolad
13275
244899
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ധീരന്മാരും. ജാരന്മാർ ഭീരുക്കളും ധീരന്മാർ ധൈര്യശാലികളുമാകുന്നു.
15. ഒളിവായ് ലേഖനം ചെയ്യു-<br>
മിളിയൻ 'ജാര'നാണഹോ;<br>
വെളിവിൽ ചൊല്ലിയാടുന്നോൻ<br>
തെളിവേറുന്ന 'ധീര'നും.
ശ്ലോകം - 15
ഈ ശ്ലോകത്തിൽ ജാരധീരന്മാരുടെ നിർവചനമടങ്ങിയിരിയ്ക്കുന്നു. ഒരു പത്രത്തെ സംബന്ധിയ്ക്കുന്ന ഉത്തരവാദിത്വങ്ങൾ മുഴുവനുമേറ്റെടുക്കുവാൻ അതിയായ ഭീതിയും എന്നാൽ കുസൃതികൾക്കു കലശ്ശലായ മോഹവുമുള്ളവരായി ചിലരുണ്ട്. അത്തരക്കാർക്കു പത്രപ്രവർത്തനം ചെയ്‍വാൻ 'ജാരവൃത്തി'യത്രേ അത്യുത്തമമായിട്ടുള്ളത്. കേവലമധികാരശൂന്യരായ പത്രാധിപപ്പാവകളുടെ പിന്നിൽ നിന്നുകൊണ്ട് തൻകാൎയ്യം നേടുന്നതിനു പൎയ്യാപ്തമാകുന്ന വിധത്തിൽ ജാരനു പ്രവർത്തിയ്ക്കാവുന്നതാകുന്നു. യവനികയ്ക്കുള്ളിൽ നിന്നുകൊണ്ടു കൈകാൎയ്യം ചെയ്യുന്നതു മൂലം ജാരനു യാതൊരു ബാദ്ധ്യതകളും ഏല്ക്കേണ്ടതായി വരുന്നതുമല്ല.
"ധീരവർഗ്ഗ"ൎത്തിൽ പെട്ടവർ എല്ലാറ്റിനും സന്നദ്ധരായിരിയ്ക്കേണ്ടതാകുന്നു. ഡിക്ലറേഷൻ കൊടുപ്പാനും, പ്രതിയായി കോർട്ടിൽ ഹാജരാകുന്നതിനും അവർക്കു യാതൊരു കൂസലുമുണ്ടാകുവാൻ പാടില്ല. പത്രത്തിൽ പേർ അച്ചടിയ്ക്കുന്നതിന് അവർ ഒരുക്കമുള്ളവരായിരിയ്ക്കണം. പക്ഷെ അപ്രകാരം പേർ അച്ചിൽ പെടുത്തുമ്പോൾ അവർ,<noinclude></noinclude>
6gbfr2p6pjk6qxzaybv9jwhsdjmbxfn
താൾ:1941-pathramimamsa.pdf/50
106
84063
244900
244291
2026-07-12T11:36:25Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244900
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>"മിസ്റ്ററിന്റെ മിസിസ്സെന്നും<br>
മിസിസ്സിൻ മിസ്റ്ററെന്നുമായ്"
ദാമ്പത്യബന്ധത്തിൽ ഭാൎയ്യാഭർത്താക്കന്മാർക്കുള്ള വ്യത്യസ്തനിലകൾ അനുസ്മരിയ്ക്കുന്നതുചിതമായിരിയ്ക്കും. പത്രം പത്രാധിപരുടേതാകുമ്പോൾ പത്രാധിപരുടെ പേർ പത്രമുഖത്തു "വലിയ വെണ്ടയ്ക്ക"യിൽ ചേർത്തുകൊള്ളണം. അവ്വണ്ണംതന്നെ പത്രാധിപർ പത്രത്തിന്റേതാകുമ്പോൾ പത്രാധിപരുടെ പേർ പത്രത്തിന്റെ ഏറ്റവും അപ്രധാനമായ ഒരു മൂലയിൽ "ചെറിയ പൈക്ക"യിൽ മാത്രം
ചേർത്തു കൊള്ളേണ്ടതാകുന്നു.
16. ധീരവർഗ്ഗത്തിനെത്തന്നെ<br>
വേറെ മൂന്നായ്‍ത്തിരിച്ചിടാം;<br>
'ഉപ'യും "സഹ"യും സാക്ഷാൽ<br>
"ഇൻചീഫ്" എന്നീ വിധത്തിലായ്.
ശ്ലോകം - 16.
ഉപ - ഉപപത്രാധിപർ. സഹ - സഹപത്രാധിപർ. ഇൻചീഫ് - എഡിറ്റർ ഇൻ ചീഫ്. ഇപ്രകാരം ഒരു മുപ്പിരിവർഗ്ഗമത്രേ ധീരവർഗം.
ഗോവിന്ദൻ പത്രാധിപർക്കും. ഗോപാലൻ പത്രാധിപർക്കും, സാഹിത്യനായകനും ശാസ്ത്രദൃഷ്ട്യാ നിലയില്ലെന്നു സ്പഷ്ടം.
17. ഉപയോ സഹയോ കൂടാ-<br>
തിൻചീഫന്വർത്ഥമായിടാ;<br>
നിജമായ ഭൂത്യനില്ലാത്തോ-<br>
നെജമാനത്വമെങ്ങനെ?<noinclude></noinclude>
gvhonlz11s2dkzeuqsmqraty48wx0sv
താൾ:1941-pathramimamsa.pdf/51
106
84064
244901
244292
2026-07-12T11:47:07Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244901
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശ്ലോകം - 17
ഉപപത്രാധിപരോ സഹപത്രാധിപരോ കൂടാതെ എഡിറ്റർ -ഇൻ- ചീഫ് എന്ന അഭിധാനം അർത്ഥവത്തായി തീരുന്നതല്ല. യജമാനൻ എന്ന സംജ്ഞ അർഹിയ്ക്കുന്ന ഏതൊരാൾക്കും ഒരു ഭൂത്യനെങ്കിലും ഉണ്ടായിരിയ്ക്കേണ്ടതല്ലേ?
18. എങ്കിലും പത്രലോകത്തിൽ<br>
തങ്കിലും നീതി വേറെയാം;<br>
നിസ്സഹായനുമിൻ ചീഫായ്<br>
നിസ്സീമം വിഹരിച്ചിടാം.
ശ്ലോകം - 18
എന്നിരുന്നാലും പത്രലോകത്തിൽ നിലനിന്നു പോരുന്ന സമ്പ്രദായം മറെറാന്നാണു്. പരസഹായമില്ലാത്തതിനാൽ ശിപായിയുടെ ജോലികൂടി നിർവഹിച്ചു പോരുന്ന പത്രാധിപർക്കും എഡിറ്റർ - ഇൻ - ചീഫ് എന്ന അഭിധാനം നിസ്സങ്കോചം സ്വീകരിയ്ക്കാവുന്നതാകുന്നു. തനിയ്ക്കു പിൻബലമുണ്ടെന്നു ലോകത്തെ ധരിപ്പിയ്ക്കുന്നതിനും, പേരിനു പിറകെ തടിച്ചു കൂടുന്ന അക്ഷരമാല കണ്ടു
പാമരന്മാർ അമ്പരക്കുന്നതിനും, പൊതുജനദൃഷ്ടിയിൽ 'സാർ' പെരിയവനായി കാണപ്പെടുന്നതിനും ഇൻ - ചീഫ് എന്ന സ്ഥാനം സ്വയമേവ സ്വീകരിക്കുന്നത് അത്യാവശ്യമത്രെ. അഭ്യാസികൾക്കു 'വലയം' കൂടാതെ ചാടാമെങ്കിൽ, ജ്യേഷ്ഠനില്ലാത്ത ഒരാൾക്ക് 'അനുജൻ' എന്ന പേർ നൽകാമെങ്കിൽ, നിസ്സഹായനായ ഒരു പത്രാധിപകർക്കുമാത്രം ഇൻ - ചീഫ് എന്ന സ്ഥാനം അവലംബിച്ചുകൂടെന്നു വരുമോ?<noinclude></noinclude>
fb7677vbgo2fosg89oou7ilf5fv8zxh
ഉപയോക്താവിന്റെ സംവാദം:Kappiri
3
84353
244770
2026-07-11T17:47:40Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244770
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Kappiri|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:47, 11 ജൂലൈ 2026 (UTC)
q8to3wlsdir386yyltditw66jzn8vlo
ഉപയോക്താവിന്റെ സംവാദം:Yasyasmine
3
84354
244771
2026-07-11T17:47:49Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244771
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Yasyasmine|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:47, 11 ജൂലൈ 2026 (UTC)
9n57mi97v6k1gcyveji10ilivy2va8k
ഉപയോക്താവിന്റെ സംവാദം:HiranyaSarang
3
84355
244772
2026-07-11T17:48:16Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244772
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:HiranyaSarang|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:48, 11 ജൂലൈ 2026 (UTC)
pjk8thmzlk6b52kz437lsfwkrxnnf3j
ഉപയോക്താവിന്റെ സംവാദം:Anju Muraleedharan
3
84356
244773
2026-07-11T17:48:30Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244773
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Anju Muraleedharan|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:48, 11 ജൂലൈ 2026 (UTC)
bpb6hyt9opyzodrewreu7340ysvyvy4
ഉപയോക്താവിന്റെ സംവാദം:Diya Laneesh
3
84357
244774
2026-07-11T17:48:46Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244774
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Diya Laneesh|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:48, 11 ജൂലൈ 2026 (UTC)
4j80ubtabgh4jlw500sizr2ch9pkjmc
ഉപയോക്താവിന്റെ സംവാദം:Sreya Radhakrishnan
3
84358
244775
2026-07-11T17:49:34Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244775
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Sreya Radhakrishnan|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:49, 11 ജൂലൈ 2026 (UTC)
afmu1mh2c91roz3oxx5dey5dnwxb1xw
ഉപയോക്താവിന്റെ സംവാദം:Sxranya
3
84359
244776
2026-07-11T17:49:43Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244776
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Sxranya|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:49, 11 ജൂലൈ 2026 (UTC)
83m0vzu9umjo120vxipeu6gs0f7humz
ഉപയോക്താവിന്റെ സംവാദം:Mini Anto
3
84360
244777
2026-07-11T17:49:52Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244777
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Mini Anto|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:49, 11 ജൂലൈ 2026 (UTC)
g3auq2evj8i8ii6ckf158ieikp76u9u
താൾ:Baalasangkaram 1927.pdf/139
106
84361
244780
2026-07-12T02:24:24Z
Manojk
804
/* എഴുത്ത് ഇല്ലാത്തവ */
244780
proofread-page
text/x-wiki
<noinclude><pagequality level="0" user="Manojk" /></noinclude><noinclude><references/></noinclude>
1qj4nutt6ndoeatijijouau5f6njy5h
താൾ:Baalasangkaram 1927.pdf/1
106
84362
244781
2026-07-12T02:24:37Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'BALASANKARAM A Commentary on kaladeepa Vol. 1' താൾ സൃഷ്ടിച്ചിരിക്കുന്നു
244781
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>BALASANKARAM
A Commentary on kaladeepa
Vol. 1<noinclude><references/></noinclude>
ndxxfybfn3jp5yuo6gjmau7qx7jiyt0
താൾ:Baalasangkaram 1927.pdf/2
106
84363
244782
2026-07-12T02:25:23Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'THE SRI VANCHI SET BALAS ERNAKULAM. KARA COMMIT A Commentaryadeepa VOL. I. EDITED With an Introduction BY RIES. KO LATTERI SANKARA MENON, M. A., L.. T.. Director of Ayurveda, Travancore and Curator for the Publication of Ayurceda, Jyotisha (Astronomy and Astrology) and Malayalam Mamucripts. PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF TB AVANCORE. TRIVANDRUM: PRINTED BY THE SUPERINTENDENT, GOVERNMENT PRESS All Ri...' താൾ സൃഷ്ടിച്ചിരിക്കുന്നു
244782
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>THE SRI VANCHI SET
BALAS
ERNAKULAM.
KARA
COMMIT
A Commentaryadeepa
VOL. I.
EDITED
With an Introduction
BY
RIES.
KO LATTERI SANKARA MENON, M. A., L.. T..
Director of Ayurveda, Travancore
and
Curator for the Publication of Ayurceda,
Jyotisha (Astronomy and Astrology) and
Malayalam Mamucripts.
PUBLISHED UNDER THE AUTHORITY OF THE GOVERNMENT OF
TB AVANCORE.
TRIVANDRUM:
PRINTED BY THE SUPERINTENDENT, GOVERNMENT PRESS
All Rights Reserved.]
1927.
[Price Chis. 14<noinclude><references/></noinclude>
3bypbwomyv2atf8p5eec6iwx3bn064m
താൾ:Baalasangkaram 1927.pdf/3
106
84364
244783
2026-07-12T02:25:36Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
244783
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude>
m3bownuh4kguwiq2tde9gtqf5tlyj0g
താൾ:Baalasangkaram 1927.pdf/4
106
84365
244784
2026-07-12T02:25:55Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അവതാരിക. പുരാതന ഹിന്ദുക്കളുടെ അഭിപ്രായത്തിൽ വിദ്യകൾ പതി അവ ഏതെല്ലാമാണെന്നു താഴെ പത്തിരിക്കുന്ന നാലാകുന്നു. പ്രമാണശ്ലോകത്തിൽനിന്നു മനസ്സി മിലാക്കാവുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
244784
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അവതാരിക.
പുരാതന ഹിന്ദുക്കളുടെ അഭിപ്രായത്തിൽ വിദ്യകൾ പതി
അവ ഏതെല്ലാമാണെന്നു താഴെ പത്തിരിക്കുന്ന
നാലാകുന്നു.
പ്രമാണശ്ലോകത്തിൽനിന്നു മനസ്സി മിലാക്കാവുന്നതാണു,
അംഗാനി വേദാശ്ചതാരോ
പുരാണം ധമ്മശാസ്ത്രം
നാലുവേദങ്ങൾ, ആശാസ്ത്രങ്ങൾ, മീമാംസ, നായശാസ്ത്രം,
പുരാണം, ധർമ്മശാസ്ത്രം എന്നിവ പതിന്നാലും തന്നെ വിലകൾ.
പിന്നീടു നാലെണ്ണം കൂടി ചേർത്തു വിദ്യകളെ പതിനെട്ടാക്കി
ആ നാലെണ്ണത്തിന്റെ വിവരം താഴെ
കല്പിച്ചിരിക്കും,
ആയുർവ്വേദോ ധനാ
ഗാന്ധർവ്വാ വേദ ഏവ
അതു
13
ആയുർവേദം, ധനുർവ്വേദം, ഗാന്ധർവ്വവേദം, അവേദം എന്നിവ
നാലും ഉൾപ്പെടെ വിദ്യകൾ പതിനെട്ടായിത്തീർന്നു.
സചതുവിധം ഋഗ്വേദോ ദ
സാമവേദോ
വേദശ്ചതി
'
എന്ന വചനപ്രകാരം ഋക്ക്, യജുസ്സ്, സാമം, അഥവണം
എന്നിവ നാലും തന്നെ വേദങ്ങൾ.
വേദാംഗങ്ങൾ ആറ് എന്നു പറഞ്ഞിരിക്കുന്നവ ഏതെ
ല്ലാമെന്നു നിരൂപിക്കാം.
വേദാംഗാനി ഷഡതാനി
ശിക്ഷാ വ്യാകരണം താ
നിരുകും ജ്യോതിഷം കല്പ<noinclude><references/></noinclude>
e9nmitgcasqvcmo06xpx7hy5cs1sl78
താൾ:Baalasangkaram 1927.pdf/5
106
84366
244785
2026-07-12T02:26:32Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മേൽപറഞ്ഞ പ്രമാണശ്ലോകത്തിൽനിന്നു ശിക്ഷ, വ്യാകരണം, നിൽകാം, ജ്യോതിഷം, കല്പം, നോവിച്ചിതി എന്നിവ ആറും വേദാംഗങ്ങൾ എന്നു സിദ്ധിക്കുന്നു. വേദോച്ചാരണലക്ഷണത്തെ ഉപദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244785
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മേൽപറഞ്ഞ പ്രമാണശ്ലോകത്തിൽനിന്നു ശിക്ഷ, വ്യാകരണം,
നിൽകാം, ജ്യോതിഷം, കല്പം, നോവിച്ചിതി എന്നിവ ആറും
വേദാംഗങ്ങൾ എന്നു സിദ്ധിക്കുന്നു.
വേദോച്ചാരണലക്ഷണത്തെ ഉപദേശിക്കുന്ന ശാസ്ത്രത്തിനു
ശിക്ഷ എന്നു പേർ,
വേദോച്ചാരണലക്ഷണം.
സംഹിതാപ്രഭാക്ഷണങ്ങളെ ഉപദേശിക്കുന്ന
വ്യാകരണമാകുന്നു.
വക്തി വ്യാകരണം ത
സംഹിതാപദലക്ഷണം. ''
വേദനിചനത്തേയ്യുന്ന ശാസ്ത്രത്തിനു നിരുകൾ എന്നു
വി ത നിരുക്തം
വേദനിചനം സ്ഫുടം.''
അഗ്നിഷ്ാമാദിവൈദികകങ്ങളുടെ കാലത്തെ ഉപദേശി
ക്കുന്ന ശാസ്ത്രം ജ്യോതിഷം
ജ്യോതിശ്ശാസ്ത്രം വി
കാലം വൈദികകാണാം
വൈദികകാനുഷ്ഠാനക്രമത്തെ ഉപദേശിക്കുന്ന ശാസ്ത്രം
കല്പം ആകുന്നു.
ഗായത്ര്യാദി മന്ദസ്സുകളുടെ ലക്ഷണങ്ങളെ ഉപദേശിക്കുന്ന
ശാസ്ത്രത്തിന്നു നോവിചിത്ര എന്നു പേർ.
മന്ത്രാക്ഷരാണാം സംഖാക്താ
ശിക്ഷാദികൾ ആറും വേശേഷങ്ങൾ. അപ്രകാരം
മീമാംസയും വേകശേഷത. മുണ്ടു .
25<noinclude><references/></noinclude>
0kgl8ia5a81d4myc412qfyykrslma0e
താൾ:Baalasangkaram 1927.pdf/6
106
84367
244786
2026-07-12T02:26:40Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
244786
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude>
m3bownuh4kguwiq2tde9gtqf5tlyj0g
താൾ:Baalasangkaram 1927.pdf/7
106
84368
244787
2026-07-12T02:26:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'എന്ന പ്രമാണം. iv സശ്ച പ്രതിസന് വംശാനുചരിതം തി പുരാണം പഞ്ചലക്ഷണം. '' അവിടെ സം എന്നു സൃഷ്ടി; പ്രതിസം എന്നു പ്രളയം; വംശം എന്നു സൂദവംശം തുടങ്ങിയ മരം എന്നു സ്വായം മവാദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244787
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>എന്ന പ്രമാണം.
iv
സശ്ച പ്രതിസന്
വംശാനുചരിതം തി
പുരാണം പഞ്ചലക്ഷണം. ''
അവിടെ സം എന്നു സൃഷ്ടി; പ്രതിസം എന്നു പ്രളയം;
വംശം എന്നു സൂദവംശം തുടങ്ങിയ
മരം എന്നു സ്വായം
മവാദികളുടെ കാലം: വംശാനുചരിതം എന്നു വംശ്യന്മാരായ
മഹത്തുക്കളുടെ ചരിത്രം. ഈ പറഞ്ഞ അഞ്ചുലക്ഷണങ്ങളും
പുരാണത്തിനുണ്ടായിരിക്കണം.
ഇങ്ങനെ ഉള്ള പുരാണങ്ങൾ പതിനെട്ടുണ്ടു്.
ബ്രാം പാദം വൈഷ്ണവം
ശൈവം ഭാഗവതം തഥാ
ഭവിഷനാരദീയം ച
മാക്കണ്ഡേയം തഥാപരം.
ആഗ്നേയം ബ്രവിക
ലൈംഗം വാരാഹമേ പ
സ്നാനം ച വാമനം
പുരാണാനാമനും.
വ
ഈ പുരാണങ്ങളുടെ പേരുകളെത്തന്നെ വ്യാസൻ മറെറാരവസര
ത്തിൽ സംഗ്രഹിച്ചു പറഞ്ഞിരിക്കുന്ന പ്രകാരം താഴെ ചേർന്നു
ബ്രയും വിയ
അനാപലിംഗസ്താനി
പുരാണാനി പൃഥർ പൃഥ്
"
മമ എന്ന ആദിയായിട്ടു രണ്ടു പുരാണങ്ങൾ. അവ
മത്സ്യപുരാണം, കാക്കണ്ഡേയപുരാണം.
ഭയം എന്നു ആദിയായിട്ടു രണ്ട്, അവ ഭവിഷ്യത്
പുരാണം, ഭാഗവതരാണം.<noinclude><references/></noinclude>
bffetv7xts7whwsat4jzwoexwsxerre
താൾ:Baalasangkaram 1927.pdf/8
106
84369
244788
2026-07-12T02:27:06Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'V ത്രയം എന്നു ആദിയായി മൂന്നു്. അവ പ്രവർ പുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്ത പുരാണം. വചതുഷ്ടയം എന്നും ആദിയായി നാല്. അവ വായു പുരാണം, വാമനപുരാണം, വരാഹപുരാണം, വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244788
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>V
ത്രയം എന്നു ആദിയായി മൂന്നു്. അവ പ്രവർ
പുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്ത പുരാണം.
വചതുഷ്ടയം എന്നും ആദിയായി നാല്. അവ വായു
പുരാണം, വാമനപുരാണം, വരാഹപുരാണം, വിഷ്ണുപുരാണം.
അനാപലിംഗാനി '' എന്നതിലെ ഓരോ
വും ഓരോ പുരാണത്തിന്റെ പേരാണു്. അ അഗ്നിപുരാണം:
നാ നാരദപുരാണം; പത്മപുരാണം; ലാലിംഗപുരാണം;
ഗഗരുഡപുരാണം; പുരാണം: നാലാന്ദപുരാണം
ഇങ്ങനെ പുരാണം പതിനെട്ടു്. ഇവയിൽ എല്ലാം തന്നെ വേദാ
തത്തെ ഉപബാണം ചെയ്തിരിക്കുന്നു.
മാനവപാരാശരാദികൾ ധമ്മശാസ്ത്രങ്ങളാകുന്നു. അപ്രത്യക്ഷ
ശ്രുതിമൂലങ്ങളായിരിക്കുന്ന ധമ്മങ്ങളെ പുരസ്തരിച്ചു ദേശകാലാ
ധികാരിഭേദന വണ്ണാശ്രമാദിധമങ്ങളെ പ്രതിപാദിച്ചു പ്രത്യക്ഷ
വേദത്തിനു് അനുഗ്രാഹകമായിരിക്കുന്നതിന്നു ധർമ്മശാസ്ത്രം എന്നു
വേദോഷകങ്ങളെ യഥാവിധി അനുഷ്ഠിക്കുന്നതിന് ഉ
യോഗിയായിരിക്കുന്ന ശരീരത്തിന്റെ നീരോഗതി സമ്പാദി
ക്കുന്നതിനുപദേശം നൽകുന്നു. ആയുർവേദം; അതിനാൽ അതു
വേദോപയോഗിയാകുന്നു.
പ്രജാപരിപാലനതത്പരന്മാരായിരിക്കുന്ന രാജാക്കന്മാ
പാപിഷ്ഠന്മാരായ പരന്മാരുടെ പരാമായി പലവിധമായ
ശസ്ത്രാസ്ത്രങ്ങളുടെ പ്രയോഗത്തെ ധനുവേദം ഉപദേശിക്കുന്നു;
അതിനാൽ ഇതും വേദോപയോഗിതന്നെ.
സാമഗാനത്തിങ്കലേക്കു്
ഉപയോഗിയായിരിക്കുന്ന സ്വര
ലക്ഷണത്തെ ഗാന്ധർവേദം ഉപദേശിക്കുന്നു; ആകയാൽ അതും
ദോപയോഗിതന്നെ.
സന്ധിവിഗ്രഹാദിഷഡ്ഗുണങ്ങൾ സാമാദിസമോ പായ
ങൾ മുതലായവയുടെ സ്വരൂപാദികളേയും കൃഷിഗോരക്ഷാദി
കളെക്കൊണ്ടു ചരുപരോധാശാദികളുടെ സമ്പാദനത്തേയും
അവേദം ഉപദേശിക്കുന്നു. അതിനാൽ ഇതും വേദോപയോഗി
തന്നെ.<noinclude><references/></noinclude>
1mhip0g0xmdhpcjije626e83ia74pr5
താൾ:Baalasangkaram 1927.pdf/9
106
84370
244789
2026-07-12T02:27:24Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
244789
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude>
m3bownuh4kguwiq2tde9gtqf5tlyj0g
244790
244789
2026-07-12T02:28:39Z
Manojk
804
244790
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇപ്രകാരം ഇവിടെ പതിനെട്ടു വിദ്യകളുടേയും സപരൂപം
സാമാനമായി പറഞ്ഞുകഴിഞ്ഞു. പതിനെട്ടു വിദ്യകളിൽ നാലു
വേദം ഒഴിച്ചുള്ള ശേഷം പതിന്നാലും വേദോപയോഗികളെന്നു
വ്യക്തമാക്കുകയും ചെയ്തു.
വേദം കഴിഞ്ഞാൽ പിന്നെ പ്രാധാനം വേദാംഗങ്ങൾ
ക്കാണ്. അതിൽ കുറവും ശേഷം എട്ടിന്നും.
ഇനി വേദാംഗ
ങ്ങളിൽ പ്രാധാന്യം ഏതിനാണെന്നു നിരൂപിക്കാം.
ജ്യോതിഷായനം ച
ശിക്ഷാ നാണം തു വേദ
മുഖം വ്യാകരണം സ്കൃതം
താംഗാനി വേദന
33
എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു വേദപുരുഷന്റെ പാദം
ഛന്ദഃശാസ്ത്രം എന്നും, ശാസ്ത്രം കല്പം എന്നും, ചക്ഷുസ്സു ജ്യോതിഷം
എന്നും, ത്രോത്രം നിരക്ക് എന്നും, മുക്കു ശിക്ഷ എന്നും,
മുഖം വ്യാകരണമെന്നും സിദ്ധിക്കുന്നു. ഇതിനെത്തന്നെ ഒരു
കല്പപാണീ ജ്യോതിഷം ഷീ ച
ശിക്ഷാ പ്രാണം ാമും നിരുക്തം
എന്നവിധത്തിൽ പറഞ്ഞിരിക്കുന്നു. ഇതിനും പുറമ
പ്രധാനതാംഗേഷ് തതോ യുക്താ
എന്നു പറഞ്ഞിട്ടുള്ളതിൽനിന്നു ജ്യോതിഷത്തിനുള്ള പ്രാധാ
നം ആപാദിതമായി.<noinclude><references/></noinclude>
r903kkrdjedcca0mz6v1ikelh8h2ioh
താൾ:Baalasangkaram 1927.pdf/10
106
84371
244791
2026-07-12T02:28:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'vii മുഖാം ശരീരസ സവം വാ മുഖമു തത്രാപി നാസികാഗ്രഷ്ഠാ ഈ പ്രാണശ്ലോകത്തിൽ നിന്നു സർവ്വശരീരാംഗങ്ങളിലും വ പക്ഷസ്സിന്നു പ്രാധാന്യമുണ്ടെന്നു സിദ്ധിക്കുന്നു. സവേന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244791
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>vii
മുഖാം ശരീരസ
സവം വാ മുഖമു
തത്രാപി നാസികാഗ്രഷ്ഠാ
ഈ പ്രാണശ്ലോകത്തിൽ നിന്നു സർവ്വശരീരാംഗങ്ങളിലും വ
പക്ഷസ്സിന്നു പ്രാധാന്യമുണ്ടെന്നു സിദ്ധിക്കുന്നു.
സവേന്ദ്രിയാണാം നയനം പ്രധാനം. ''
എന്നും പ്രമാണം ഉണ്ട്.
അപ്രകാരം പ്രാധാന്യമുള്ള ചക്ഷുസ്സാണ് ജ്യോതിഷമെന്നു
പറഞ്ഞിട്ടുള്ള തുകൊണ്ടു ജ്യോതിഷത്തിനു മററുള്ള വേദാംഗങ്ങ
ളേക്കാൾ പ്രാശസമുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ.
നാഗാനാം മണിയോ യ
തഥാ വേദാംഗശാസ്ത്രം
ജ്യോതിഷം മുനി സ്ഥിതം
എന്നുള്ള പ്രമാണം ജ്യോതിഷത്തിന്റെ
ത്തന്നെ പ്രബലപ്പെടുത്തുന്നു.
സവപ്രാധാന്യത്തെ
ഇപ്രകാരം വേദാംഗശാസ്ത്രങ്ങളിൽ വച്ചു പ്രാധാന്യമേറിയ
ജ്യോതിഷമാണ് ഇവിടെ പ്രതിപാദ്യമായിട്ടുള്ളത്. ഇനി അതി
ർ സ്വരൂപത്തെക്കുറിച്ചു കുറഞ്ഞാൻ ചിന്തിക്കാം.
യാത്മകം ജ്യോതി..
ജാസമേതത് ഷഡംഗവത്
ഗണിതം സംഹിതാ ഹോരാ
ജ്യോതിശ്ശാസ്ത്രത്തിനു മൂന്നു സന്ധങ്ങളും ആറ് അംഗങ്ങളുമുണ്ട്.
ഗണിതം, സംഹിത, ഹോര എന്നിവ മൂന്നും സ്കന്ധങ്ങളാണു്.
ജാതകഗോള
നിമി
പ്രശ്നമുള്ളാഖ്യഗണിതനാമാനി
അഭിദധതി ഷഡംഗം -
നാമായ് ജ്യൗതിഷേ മഹാശാസ്ത്ര<noinclude><references/></noinclude>
hr62c6zztbogd4u6fmoc07kb9s6p0gw
താൾ:Baalasangkaram 1927.pdf/11
106
84372
244792
2026-07-12T02:29:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'viii എന്ന വചനത്തിൽനിന്നു ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ആറ് അംഗങ്ങളെന്നു സിദ്ധിക്കുന്നു. ഗോളോ ഗണിതം തി ചിതയും കാലു ഗണിതസംജ്ഞ സ്ത്ര ാരാസം...' താൾ സൃഷ്ടിച്ചിരിക്കുന്നു
244792
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>viii
എന്ന വചനത്തിൽനിന്നു ജാതകം, ഗോളം, നിമിത്തം, പ്രശ്നം,
മുഹൂർത്തം, ഗണിതം എന്നീ ആറ് അംഗങ്ങളെന്നു സിദ്ധിക്കുന്നു.
ഗോളോ ഗണിതം തി
ചിതയും കാലു ഗണിതസംജ്ഞ സ്ത്ര
ാരാസംഹിതയോര
34
ജ്യോതിശ്ശാസ്ത്രത്തിന്റെ ആറംഗങ്ങൾ ആന്ധ്രത്രയത്തിൽ എങ്ങ
നെ അനുഭവിച്ചിരിക്കുന്നു എന്ന് ഈ ശ്ലോകം വ്യക്തമാക്കിയിരി
ക്കുന്നു. ഗണിതത്തിൽ അംഗങ്ങളായ ഗോളഗണിതങ്ങളും,
ഹോരാസ്ത്രത്തിൽ ജാതകപ്രശ്നമുത്തങ്ങളും, സംഹിതാസ്ത്ര
ത്തിൽ നിമിത്തവും പറയപ്പെട്ടിരിക്കുന്നു. എന്നാൽ ഹാര
ന്ധത്തിൽ കൂടി നിമിത്തം പറഞ്ഞിട്ടുണ്ടെന്നും സംഗതി
വിസ്മരിച്ചുകൂടാത്തതാകുന്നു.
സംഹിതാന്ധത്തിൽ നിമിത്തം മാത്രമെ പറവാനുള്ളൂ.
എങ്കിൽ അതിനെക്കുറിച്ചു ഹോരാസ്തന്ധത്തിൽ പ്രതിപാദിക്കുന്ന
സ്ഥിതി സംഹിതാനം നിരകമെന്നു തോന്നിപ്പോകും.
ആ മിത്യാജ്ഞാനത്തെ പരിഹരിക്കുന്നതിനുവേണ്ടി സംഹിതാ
സ്വരൂപത്തെ വ്യക്തമായിത്താഴെ ചേർന്നു.
ദ്വിരദതുരംഗാദിനാം
കേതകാദിനാം വാ
25
ലക്ഷണമുദിതം ഹി സംഹിതാ ഡേ
ജനപുഷ്ഠിക്ഷയവൃദ്ധിദ്വിരദരംഗാദി സർവ്വവസ്തുക്കളു ടേയും കേതു
ലാദികളുടേയും ലക്ഷണം സംഹിതാസ്ത്രന്ധത്തിൽ പറഞ്ഞിരി
മേൽപറഞ്ഞവയിൽനിന്നു ജ്യോതിശ്ശാസ്ത്രത്തിന്റെ മുന്നു
ആന്ധങ്ങളും, ആാംഗങ്ങളും ഇന്നിന്നവയെന്നും അവയിൽ
ഏതേതംഗങ്ങൾ കൂടി ഏതേതു സന്ധങ്ങൾ ഉണ്ടാകുന്നു എന്നും
വികമായല്ലൊ.
ജ്യോതിശ്ശാസ്ത്രത്തെ മറെറാരു
പ്രകാരം നിരീക്ഷണം ചെയ്യു
മ്പോൾ രണ്ടു വലിയ വിഭാഗങ്ങളായി പിരിക്കാവുന്നതാണ്.<noinclude><references/></noinclude>
sck8q0xl4ikp2c5g8rh0cc26ohkmopo
താൾ:Baalasangkaram 1927.pdf/12
106
84373
244793
2026-07-12T02:29:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ix പ്രമാണഫലദേശ ദ്വിവിധം ഭവേദിദം. ജ്യോതിശ്ശാസ്ത്രത്തെ പ്രമാണം എന്നും ഫലം എന്നും രണ്ടായി അങ്ങനെ പിരിക്കുമ്പോൾ ഗണിതസ്കന്ധം പ്രമാ ണവും, സംഹിതാഹോരാസങ്ങൾ വിഭജിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
244793
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ix
പ്രമാണഫലദേശ
ദ്വിവിധം ഭവേദിദം.
ജ്യോതിശ്ശാസ്ത്രത്തെ പ്രമാണം എന്നും ഫലം എന്നും രണ്ടായി
അങ്ങനെ പിരിക്കുമ്പോൾ ഗണിതസ്കന്ധം പ്രമാ
ണവും, സംഹിതാഹോരാസങ്ങൾ
വിഭജിക്കാം.
മനസ്സിലാക്കിക്കൊള്ളേണ്ടതാകുന്നു.
പ്രമാണം ഗണിതസ്തസം
എന്നുള്ള വചനം ക
ഫലസ്വരൂപങ്ങളുമെന്നു
പ്രമാണമായ ഗണിതസ്തസത്തിനു ഗണിതം ഗോളങ്ങളെന്നു
രണ്ട് അംഗങ്ങളുണ്ടെന്നു മുൻപുതന്നെ പറഞ്ഞല്ലൊ. അവയിൽ
ഗണിതത്തിന്നുതന്നെ പത്തു പിരിവുകൾ ഉണ്ട്.
ഗ്രഹണിതം
നക്ഷത്രാണാം ച സംഗമ
ഇതി ഭേദാ വിജ്ഞയും
ഗ്രഹാണാം ഗണിത ശ
25
അഹണത്തെ വരുത്തുക, ഗ്രഹമമ വരുത്തുക, ഗ്രഹസ്ഫുട
വരുത്തുക, ഗ്രഹണത്തെ ഗണിക്കുക, ചന്ദ്രഗ്രഹണത്തെ
ഗണിക്കുക, ഗ്രഹയുദ്ധത്തെ പരീക്ഷിക്കുക, ഗ്രഹങ്ങളുടെ പര
സരസമാഗമത്തെ പരീക്ഷിച്ചറിയുക, ഗ്രഹങ്ങളുടെ ഉദയത്തെ
പരീക്ഷിച്ചറിയുക, അവയുടെ അസ്തമയത്തെ പരീക്ഷിച്ചറിയുക.
നക്ഷത്രങ്ങളുടെ യോഗത്തെ പരീക്ഷിച്ചറിയുക എന്നിങ്ങനെ
യുള്ള പത്തു പിരിവുകളും ഗണിതത്തിൽ ഉൾപ്പെട്ടതാകുന്നു.
2
ഗണിതസ്കന്ധത്തിൽ ഉൾപ്പെട്ട ഗണിതഗോളാംഗങ്ങളുടെ
സ്വരൂപം നല്ലവണ്ണം മനസ്സിലാക്കുന്നതിനു പഞ്ചസിദ്ധാന്തങ്ങൾ
നല്ലവണ്ണം പഠിച്ചിരിക്കേണ്ടതുകൊണ്ട് അവയുടെ ചുരുങ്ങിയ
സ്വരൂപനിരൂപണം താഴെ പേക്കുന്നു.<noinclude><references/></noinclude>
rfl6kdpxfapj2einfgytll1pb397lpm
താൾ:Baalasangkaram 1927.pdf/14
106
84374
244794
2026-07-12T02:30:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xi പുഫലപ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിന്നു തീരമായ കാലവിശേഷത്തെ മുറ്റമെന്നു പറയുന്നു. സ്മാര താൻ ഇതാ എന്ന ശങ്കരഗ്യസൂത്രഭാഷ്യത്തിൽ കാണുന്നു. വിഹിതകാലത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു
244794
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>xi
പുഫലപ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിന്നു തീരമായ
കാലവിശേഷത്തെ മുറ്റമെന്നു പറയുന്നു.
സ്മാര
താൻ ഇതാ
എന്ന ശങ്കരഗ്യസൂത്രഭാഷ്യത്തിൽ കാണുന്നു.
വിഹിതകാലത്തിൽ ചെയ്യുന്നതിനു പാലസിദ്ധിയുള്ള തായും
അവിഹിതകാരം ചെയ്യുന്നതു നിലമായും നാം സാധാരണ
കണ്ടുവരുന്നുണ്ടല്ലോ. ഓരോ തകവും യഥാവിധി പിയും
കൂടാതെ ചെയ്യുന്നതിനും അതിന്റെ പുതമായി പാലം യഥാ
കാലം സിദ്ധിക്കുന്നതിനും സിപ്രകാരേണയും
സഹായി
അതുകൊണ്ടാണ് ഹിന്ദുക്കൾ ഇന്നും സവകമ്മങ്ങളും
മും നോക്കിച്ചെന്നത്. ഭാഷരഹിതമായ മതം കിട്ടു
വാനുള്ള വൈഷമ്യമാണ്ടും, ശാസ്ത്രജ്ഞാനമില്ലാത്തവർ യഥാ
മതി മുഹൂം ചാരിക്കൊടുക്കുന്നതുകൊണ്ടും, ഉദ്ദിഷ്ഫലസിദ്ധി
ചിലപ്പോൾ ഉണ്ടാവുന്നില്ലെന്നതുനിമിത്തം ശാസ്ത്രം അപവാദ
ഗ്രസ്തമായിത്തീരുന്നില്ലല്ലൊ.
അതിഗഹനമായ മുഹൂർത്ത
ശാസ്ത്രം അനേകം ഉത്സാ
വാദങ്ങളൊടുകൂടിയതാണ് . അറിയെല്ലാം നല്ലവണ്ണം മനസ്സി
ലാക്കി ഒരു മുത്തം നിശ്ചയിക്കുന്ന കായ്ക്കും ഒരിക്കലും സുകര
മല്ല. പിന്നെ യഥാമതി പറഞ്ഞുകൊടുക്കുന്ന മുത്തങ്ങൾക്കു
വൈഫല്യം ഭവിക്കുന്നതിൽ ഒട്ടും ആശ്ചയപ്പെടുവാനില്ലല്ലൊ.
കേരളാചാരമാർ അനേകം മുഗ്രന്ഥങ്ങളെ സംസ്കൃത
ത്തിലും ഭാഷയിലും എഴുതീട്ടുണ്ടു്. അവയെല്ലാം ശാസ്ത്രസിദ്ധാ
ഞങ്ങൾക്കൻഗുണമായവിധത്തിൽതന്നെ ആയതുകൊണ്ട്
ഗ്രന്ഥങ്ങൾക്കെല്ലാറ്റിനും പ്രാധാന്യവും പ്രാമാണവും സിദ്ധിച്ചു.
എന്നാൽ ഋഷീശ്വരന്മാരുടെ മതങ്ങളെ അനുസരിച്ചെഴുതിയിരി
ക്കുന്ന ഈ ഗ്രന്ഥങ്ങളെല്ലാംതന്നെ വിഷയകാഠിന്യം കൊണ്ടും
സംഗ്രഹമായി എഴുതിയിരിക്കുന്നതുകൊണ്ടും കേവലം ദുർഗ്രഹ
മാണ്.
കേരളീയ സാധാരണമായി വിഷയങ്ങളെ ഗ്രഹി
ചെഴുതുന്നതിനാണു കൂടുതൽ പാടവമുള്ളത്. എന്നാൽ മ<noinclude><references/></noinclude>
bzk6f8pz7yz3v2tehi0p99h1nb5o7g2
താൾ:Baalasangkaram 1927.pdf/15
106
84375
244795
2026-07-12T02:31:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xii മംഗലം മുതൽ ശാസ്ത്രത്തെ വളരെ വിസ്തരിച്ചെഴുതിയിരിക്കുന്നതു വലിയ അനുഗ്രഹം തന്നെ. ബാലശങ്കരൻ നമ്പൂരി എഴുതിയിരി ക്കുന്ന കാലദീപികാവിാാനം.... ബാലശങ്കരം. ഒരു സ്വത...' താൾ സൃഷ്ടിച്ചിരിക്കുന്നു
244795
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>xii
മംഗലം മുതൽ ശാസ്ത്രത്തെ വളരെ വിസ്തരിച്ചെഴുതിയിരിക്കുന്നതു
വലിയ അനുഗ്രഹം തന്നെ. ബാലശങ്കരൻ നമ്പൂരി എഴുതിയിരി
ക്കുന്ന കാലദീപികാവിാാനം.... ബാലശങ്കരം. ഒരു സ്വതന്ത്ര
അദ്ദേഹം ഓഷയിൽ സംഗ്രഹിച്ചെഴുതി
ഗ്രന്ഥംതന്നെയാണ്.
യിരിക്കുന്ന കാലദീപത്തിലെ ആശയങ്ങളെ വിപുലമാക്കി ഇതിൽ
സപ്രമാണം വിശദമാക്കുക മാത്രമെ ചെയ്തിട്ടുള്ളു. ഋഷീശ്വരന്മാരു
ടേയും കേരളീയാപാതാരുടേയും മുറ്റതശാസ്ത്രഗ്രന്ഥങ്ങളെ
ഇതിൽ കൂലംകഷമായി നിരൂപണം ചെയ്തിട്ടുണ്ട്. ശാസ്ത്രാനു
രാധന സ്വമതത്തെ പലദിക്കിലും സ്ഥാപിച്ചിട്ടുണ്ട്. കലദേശാ
ചാരങ്ങളെ അതിക്രമിച്ചുപോകരുതെന്നു പ്രത്യേകം നിഷ്ഷിച്ചി
ട്ടുണ്ട്. ഒരു വിഷയത്തെക്കുറിച്ചുള്ള അഭിപ്രായഭേദങ്ങളെ സാക
ന കാണിച്ച് അതിൽ സ്വീകാര്യമേ അറിവാൻ അന്നന്നു
പ്രമാണഭൂതരോടു ചോദിച്ചറിഞ്ഞുകൊള്ളണമെന്ന് പറഞ്ഞി
രിക്കുന്നതിൽനിന്നു ഗ്രന്ഥകാരൻ ജ്യോതിശ്ശാസ്ത്രത്തിലുള്ള വിശ്വാ
സവും ഋഷീശ്വരന്മാരുടെ വാക്യങ്ങളിലുള്ള ബഹുമാനവും വ്യക്ത
മായിത്തീരുന്നു.
ബാലശങ്കരാ ഈ മുത്തശാസ്ത്രഗ്രന്ഥത്തെ മൂന്നുഭാഗ
ങ്ങളായിത്തിരിച്ചിരിക്കുന്നു. അതിലെ പൂവിഭാഗത്തിൽ മു
ദോഷങ്ങളെക്കുറിച്ചും മദ്ധ്യഭാഗത്തിൽ ഷോഡശകങ്ങളുടെ
മുത്തങ്ങളെക്കുറിച്ചും ഉത്തരഭാഗത്തിൽ പ്രതിഷ്ഠ. രാജാഭിഷേകം
മുതലായ പലവക വിഷയങ്ങളുടെ മുത്തങ്ങളെക്കുറിച്ചും വിസ്ത
രിച്ചു പ്രതിപാദിച്ചു ഗ്രന്ഥം സമഗ്രമാക്കീട്ടുണ്ട്.
പൂവഭാഗമെന്ന ദോഷപ്രകരണത്തിൽ പതിനൊന്ന്
അദ്ധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാമദ്ധ്യായത്തിൽ ഹം
നിരൂപിക്കുമ്പോൾ കാത്തിരിക്കേണ്ടതായ സാമാന്യനിയമങ്ങളെ
പ്രതിപാദിച്ചുകൊണ്ടു ഗ്രന്ഥം ആരംഭിക്കുന്നു.
അവ അയനം,
ഷഡ് ദോഷം, രവിശാസം, ദിനരാത്ര വിഭാഗം, ഗ്രഹണം, സന്ധ്യ,
സായാഹ്നം രാശികൾ, ഗ്രഹങ്ങൾ, പക്ഷം, വാരർക്ഷതിഥികൾ
അവയുടെ യോഗങ്ങൾ രവി സംക്രമം നവദോഷങ്ങൾ എന്നി
വരെ യഥാക്രമം ചിന്തിക്കേണ്ടതാണെന്നു പറഞ്ഞു ഒരോന്നി
നേയും ശാസ്ത്രരീത്യാ നിരൂപണം ചെയ്യുന്നു. ഈ ക്രമത്തിൽ
ഒന്നാമദ്ധ്യായത്തിൽ അയനചിന്തനവും, രണ്ടാമനായത്തിൽ
ഷഡ്ദോഷനിരൂപണവും, മൂന്നാമന്യായത്തിൽ ദിനവിഭാഗാദി<noinclude><references/></noinclude>
f0z1ob590cnaslbaiypcur27zp5t4zy
താൾ:Baalasangkaram 1927.pdf/16
106
84376
244796
2026-07-12T02:31:39Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xiii കഥനവും, നാലാമദായത്തിൽ രാശിഗ്രഥനവും, അഞ്ചാ മധ്യായത്തിൽ പതിഥി വിചിന്തനവും ആറാമനായത്തിൽ സംക്രാന്തിനിയവും, ഏഴാമന്യായത്തിൽ നവദോഷകഥനവും എട്ടാമന്യായത്തിൽ യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244796
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>xiii
കഥനവും, നാലാമദായത്തിൽ രാശിഗ്രഥനവും, അഞ്ചാ
മധ്യായത്തിൽ പതിഥി വിചിന്തനവും ആറാമനായത്തിൽ
സംക്രാന്തിനിയവും, ഏഴാമന്യായത്തിൽ നവദോഷകഥനവും
എട്ടാമന്യായത്തിൽ യാദൃച്ഛികദോഷകഥനവും, ഒൻപതാ
മദ്ധ്യായത്തിൽ ഗുണാദികഥനവും, പത്താമാത്തിൽ ക
വ്യജന്മാദികഥനവും പതിനൊന്നാമന്യായത്തിൽ സാവനാദി
കാലമാന നിരൂപണവും ചെയ്തു പൂർവഭാഗത്തെ സമഗ്രമാക്കിയിരി
പൂവഭാഗമായ ദോഷപ്രകരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന
സമസ്തദോഷങ്ങളെയും രണ്ടു വലിയ വിഭാഗങ്ങളായിരിക്കാം.
അവയിൽ ഒന്നാമത്തേതു മുത്തദോഷങ്ങളും രണ്ടാമത്തേതു
കദോഷങ്ങളുമാകുന്നു. ഇനി മുതൽ ദോഷങ്ങളെത്തന്നെ
സാമാാഷമെന്നും ഷഡ്ദാന്നും വിഭജിക്കാം.
യിൽ സാമാനദോഷം. നൈറ്റികഷമെന്നും യാദൃച്ഛിക
ദോഷമെന്നും രണ്ടു പിരിവുകളോടു കൂടിയതായിത്തീരുന്നു. ഇനി
നൈസികദോഷങ്ങൾക്കു നിത്യദോഷം എന്നും നവദോഷം
എന്നും രണ്ടു പിരിവുകൾ കല്പിക്കാം. ഇപ്രകാരം വിഭജിക്കുന്നതു
കൊണ്ടു. ദോഷങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധി
ക്കുന്നതാണ്. ഇവയിൽ ഓരോന്നിനെയും ചുരുങ്ങിയ വിവരണ
ത്തോടുകൂടിത്താഴെ ന്നു.
നിതൃദോഷങ്ങളിൽ അയനം, രവിമാസം, ദിനരാത്രി
വിഭാഗം, ഗ്രഹണം, സന്ധ്യ, സായാഹ്നം, രാശികൾ, ഗ്രഹങ്ങൾ,
പക്ഷം, വാരതിഥികൾ, അവയുടെ യോഗങ്ങൾ, രവി
സംക്രമം എന്നിവ ഉൾപ്പെടുന്നു.
ഗുളികൻ, വിഷ്ടി, ഗണ്ഡാന്തം, വിഷം, ഉഷ്ണം, ഏകാം,
അഹിമസ്തകം, ലാടം, വൈകൃതം എന്നിവ ഒൻപതിനും നവ
ദോഷങ്ങൾ എന്നു പേർ.
മേൽപറഞ്ഞ നിത്യദോഷങ്ങളും നവദോഷങ്ങളും
യാൽ അതിനു നൈസർഗ്ഗികദോഷങ്ങൾ എന്നു പേർ.
ഉണ്ണാനിപാതം, ഭൂകമ്പം, കേരുദയം, ശിവാതം മുതലാ
യവ യാദൃച്ഛികദോഷങ്ങളാകുന്നു.<noinclude><references/></noinclude>
6i8w5fej53o2lw02gef6fyt2sk8wwbs
താൾ:Baalasangkaram 1927.pdf/17
106
84377
244797
2026-07-12T02:32:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xiv പറയു നസികദോഷവും യാദൃച്ഛികദോഷവും സാമാന ദോഷങ്ങളുടെ വിഭാഗങ്ങളാണു്. ഷാഷങ്ങളെന്നു അവയിൽ അംഹസ്പതി, അധിമാസം, സംസം, പകൽ മാംസ ചക്ഷുസ്സുകൊണ്ടു ഇരുശുക്രന്മാരെക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244797
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>xiv
പറയു
നസികദോഷവും യാദൃച്ഛികദോഷവും സാമാന
ദോഷങ്ങളുടെ വിഭാഗങ്ങളാണു്. ഷാഷങ്ങളെന്നു
അവയിൽ അംഹസ്പതി, അധിമാസം, സംസം, പകൽ മാംസ
ചക്ഷുസ്സുകൊണ്ടു ഇരുശുക്രന്മാരെക്കാം,
അവരുടെ പരസ്പര ദൃഷ്ടി എന്നിവ ഉൾപ്പെടുന്നു.
അവരുടെ മൌഢ്യം,
മേൽപറഞ്ഞ സാമാന്യദോഷങ്ങളും ഷഡ് ദോഷങ്ങളും
മുത്തദോഷവിഭാഗത്തിന്റെ അംഗങ്ങളാകുന്നു. ഇനി ഇതിൽ
നിന്നു ഭിന്നമായി നില്ക്കുന്ന കദോഷങ്ങളിൽ അഷ്ടാശീതം
ശകം, അഷ്ടോത്തരശതാംശകം, വിവിധപ്രതിരനക്ഷത്രങ്ങൾ.
അഷ്ടമരാശി, അഷ്ടമരാശി മുതലായവ ഉൾപ്പെടുന്നു.
ഈവക ദോഷങ്ങളൊന്നും തന്നെ തട്ടാതെ ഒരു മുത്തം
നിശ്ചയിക്കുന്നതു മസാദമെന്നു വന്നുകൂടുന്നു. കലിയുഗത്തിൽ
നിദ്ദോഷമായ മുഹൂർത്തം കിട്ടുവാനും പ്രയാസം.
എന്നാലും
ഏറ്റവും നിരപായമായ മുഹൂർത്തം നിശ്ചയിക്കേണ്ടതും മു
ദോഷപ്രായശ്ചിത്തങ്ങൾ ഏതെങ്കിലും വേണ്ടതായിവന്നാൽ അതു
യാഥാശാസ്ത്രം വിധിക്കേണ്ടതും ദൈവജ്ഞൻ കൃത്യമാണ്.
എന്നാൽ
തിഷം വ്യവഹാരം
പ്രായശ്ചിത്തം ചികിത്സിതം
വിനാ ശാസ്ത്ര യോ ബ്രൂയാത്
മാർബ്രഹ്മഘാതകം.
"
എന്ന ശാസ്ത്രവാക്യത്തെ ദൈവജ്ഞൻ സദാ സ്മരിച്ചുകൊള്ളു
ശുഭമുഹൂർത്തത്തിൽ തുടങ്ങുന്നതുകൊണ്ടുതന്നെ കമ്മങ്ങൾക്കു
പൂണ്ണമായ ഫലസിദ്ധി ഉണ്ടാകുമെന്നു വിചാരിച്ചുപോകരുത്.
ഉപകരണങ്ങളും പ്രയത്നവും അനുഗുണമായിരിക്കേണ്ടത് അത്യാ
വശ്യമാണ്. ഇവ മൂന്നിന്റേയും സമാഗം പൂഷ്ണഫലപ്രാപ്തി
യെ സദാ സമ്പാദിക്കുമെന്നതു നിശ്ചയംതന്നെ. എന്നാൽ സു
മുഹൂർത്തത്തിൽ തുടങ്ങുന്ന കമ്മം മറ്റു രണ്ടിന്റെയും അഭാവത്തി
ലും ഏതാണ്ടു ഫാന്മുഖമായിത്തീരുമെന്നും ഉപകരണപ്രയത്ന
ങ്ങൾക്കു തുല്യപ്രാധാന്യമുണ്ടായാലും മുത്തത്തിൽ തുടങ്ങുന്ന<noinclude><references/></noinclude>
rgfk3nqo9typ0w2yaj79iumyui2mj4i
താൾ:Baalasangkaram 1927.pdf/18
106
84378
244798
2026-07-12T02:33:17Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'കം വൈകല്യത്തെ പ്രാപിക്കുമെന്നുമുള്ള വ്യത്യാസം ധരിച്ചിരി കേണ്ടതാണ്. മാഹുത്തങ്ങളിൽ തുടങ്ങുന്ന മ ഉണ്ടാവു മ ഉണ്ടാകുന്ന വിഘ്നങ്ങളെക്കൊണ്ടു ഹതമായിപ്പോകും. ശു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244798
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>കം വൈകല്യത്തെ പ്രാപിക്കുമെന്നുമുള്ള വ്യത്യാസം ധരിച്ചിരി
കേണ്ടതാണ്. മാഹുത്തങ്ങളിൽ തുടങ്ങുന്ന
മ
ഉണ്ടാവു
മ ഉണ്ടാകുന്ന വിഘ്നങ്ങളെക്കൊണ്ടു ഹതമായിപ്പോകും.
ശുഭമുഹത്തിൽ തുടങ്ങുന്നവയെല്ലാം അന്തരാന്തരാ
ന്ന പ്രഹങ്ങളെ ജയിച്ചു. പ്രയാപകരണങ്ങൾക്കനുഗുണമാ
യൊ അവയെ അതിക്രമിച്ചതായൊ ഉള്ള ഫലത്തെ പ്രദാനം
ചെയ്യും. ഭാഗ്യവാന്മാർ മുത്തം നോക്കാതെ ചെയ്യുന്ന കമ്മ
ങ്ങൾ പ്രായേണ ശുഭമുഹൂർത്തംകൊണ്ടു തുടങ്ങുന്നതിന്നടവരുന്നതും
ഹതഭാഗ്യന്മാർ ശുഭമുഹൂർത്തത്തിൽ ആരംഭിക്കുവാൻ വിചാരി
ച്ചാലും സാധിക്കാതെവരുന്നതും നമുക്കുതന്നെ പലപ്പോഴും അനു
വിദ്ധമാണല്ലൊ. 13 വവിധമായ സംഭാരങ്ങളോടുകൂടിയ
മുാധനനു ഭാരതയുദ്ധത്തിൽ പാണ്ഡവന്മാരെ നാമാവശേഷ
മാക്കുവാൻ ത്വ ശുഭമുഹുത്തം സഹദേവൻ തന്നെ ചാത്തിക്കൊ
ടത്തിരുന്നെങ്കിലും ഭാഗതുതയാൽ ആ ശുദ്ധ്യത്തിൽ
യുദ്ധത്തിന്നു പുറപ്പെടുവാൻ സാധിച്ചില്ലെന്നുള്ളതു സുപ്രസിദ്ധ
മാണല്ലൊ.
കാലങ്ങൾ
കായഗതി ഇപ്രകാരംതന്നെ എങ്കിലും പൌരുഷത്തിനു
ശക്തിയും കൊണ്ടു ശുഭമുഹൂരത്തിൽ തന്നെ
ആരംഭിച്ചു നിരന്തരമായി പ്രയത്നിക്കുന്നതുകൊണ്ടു സാഫല്യം
സിദ്ധിക്കുമെന്നു സമാധാനപ്പെടുവാൻ ധാരാളം അവകാശം ഉണ്ട്.
മുഹൂതലക്ഷണങ്ങൾ ഇന്നിന്നവയെന്നറിഞ്ഞു മുൻ കൂട്ടി
പറയുന്നതിനു പകരിക്കുന്ന ചില ഗ്രന്ഥങ്ങളുണ്ടായിട്ടില്ലെന്നില്ല.
എന്നാൽ അവയെല്ലാം കാലക്രമത്തിൽ നാമാവശേഷമായിപ്പോ
യെങ്കിലും മുലാനം' എന്ന പ്രസിദ്ധഗ്രന്ഥം ഇപ്പോഴും
ഭമായിത്തീർന്നിട്ടില്ല. അതിൽ എല്ലാമുത്തങ്ങളുടെ ലക്ഷണ
ങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഈ ഗ്രന്ഥ
ത്തെ കേരളീയ ജ്യോത്സ്യന്മാർ സവിശേഷം അഭ്യസിച്ചുപോന്നി
രുന്നു എന്നതിന്നു ലക്ഷ്യമായി പല ഐതിഹ്യങ്ങളും പറഞ്ഞു
വരുന്നുണ്ടെങ്കിലും വിസ്തരഭയത്താൽ അവയെ ഇവിടെ ചേ
ന്നില്ല.
മഴമംഗലം, അച്യുതപ്പിഷാരോടി, ആട്ടാതിരി, പുലിമുകത്തു
പോറ്റി, രാമനാശാൻ, കൊച്ചുകഷ്ണനാശാൻ, പാഴൂർ രാമക്കണി<noinclude><references/></noinclude>
fsz91dwim2bedvuhndi75k45otiad82
താൾ:Baalasangkaram 1927.pdf/19
106
84379
244799
2026-07-12T02:35:01Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xvi യാർ, ഇങ്ങക്ക് വാ മാധവക്കണിയാർ, മച്ചാട്ട് ഇളയതു്, കാരക്കാട്ടു വാരിയർ, എരമത്ത് ഗോവിന്ദമേനോൻ, കുമ്പളപ്പിള്ളി മേനോൻ മുതലായ ദൈവജ്ഞന്മാർ അതാതു കാലത്തു ലക്ഷണം പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244799
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>xvi
യാർ, ഇങ്ങക്ക് വാ മാധവക്കണിയാർ, മച്ചാട്ട് ഇളയതു്, കാരക്കാട്ടു
വാരിയർ, എരമത്ത് ഗോവിന്ദമേനോൻ, കുമ്പളപ്പിള്ളി മേനോൻ
മുതലായ ദൈവജ്ഞന്മാർ അതാതു കാലത്തു ലക്ഷണം
പറഞ്ഞു ടിപ്പിച്ചു വളരെ നീതിസമ്പാദിച്ചിട്ടുള്ളവരായ
കേട്ടിട്ടുണ്ട്.
അഷ്ടാംഗഹൃദയത്തിൽ പറഞ്ഞിരിക്കുന്ന അരികലക്ഷണ
ങ്ങളെ സൂക്ഷ്മാവലോകനം ചെയ്തു മുൻകൂട്ടി കണ്ടുപിടിച്ചു പറഞ്ഞു
പാലിപ്പിക്കുന്നതു ശ്രമസാധ്യമായിരിക്കുന്നതുപോലെ മുതൽ
മാനത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളെല്ലാം സൂക്ഷ്മമായി
നിരീക്ഷണം ചെയ്തു കണ്ടുപിടിച്ചു പറഞ്ഞൊപ്പിക്കുന്നതു സുക
മല്ലെന്നു ധരിച്ചിരിക്കേണ്ടതാണ്. ഗ്രന്ഥസഹായം കൊണ്ടു വളരെ
എളുപ്പത്തിൽ സ്വാധീനമാക്കാറുന്നൊരു വിളിയല്ലെങ്കിലും ഇതു
നിരന്തര പരിശ്രമംകൊണ്ടെങ്കിലും കാലക്രമത്തിൽ സ്വായത്ത
മായിത്തീരുമെന്നതിന്നു വാദമില്ല.
മശാസ്ത്രത്തിൽ ദൃഡമായ പാണ്ഡിത്യം സമ്പാദിച്ചുവ
മാത്രമെ മുഗുലാനം സ്വാധീനമായിത്തീരുകയുള്ളു. മഹത്ത
ശാസ്ത്രത്തിൽ പരിപൂർണ്ണജ്ഞാനം സമ്പാദിക്കണമെന്നു വിചാരി
ക്കുന്നവർ ബാലശങ്കരത്തേക്കാൾ ഉത്കൃഷ്ടമായ ഒരു ഗ്രന്ഥം
ഒരു ഭാഷയിലും ഉണ്ടെന്നു തോന്നുന്നില്ല. അതിലും വിശേഷിച്ചു
മമ ഭാഗത്തിലും ഉത്തരഭാഗത്തിലും പറഞ്ഞിരിക്കുന്ന കായ്യങ്ങളെ
സംപൂർണ്ണമായി മനസ്സിലാക്കുന്നതിനു വഭാഗത്തിലെ ദോഷ
പ്രകരണം നല്ലവണ്ണം ധരിച്ചിരിക്കേണ്ടതാണ്. മുസൌധ
ത്തിൽ പ്രവേശിച്ച് വിഹരിക്കുന്നതിന് ഇച്ഛിക്കുന്നവരെല്ലാം
ഈ പ്രഥമപദത്തിൽ കാലുതെറ്റിപ്പോകാതെ ഉറച്ചുനിന്നു ശീലി
ക്കുന്നതുതന്നെ സമുചിതമായിരിക്കും
മഴമംഗലത്തു ബാലശങ്കരൻ നമ്പൂരിയാണു് ഈ ഗ്രന്ഥത്തി
ൻ കാവെന്നു മുൻ പറഞ്ഞിട്ടുള്ളവയിൽനിന്നുതന്നെ മനസ്സി
ലാക്കുവാൻ സാധിക്കുന്നതാണല്ലൊ. ഈ ഗ്രന്ഥം, ആയിരം
സംവത്സരത്തെ മുത്തം ഗണിച്ചു രേഖപ്പെടുത്തിട്ടുള്ള മറെറാരു
ഗ്രന്ഥവും കൂടി തന്റെ ഗുരുവായ ചെങ്ങന്നൂർ വാഴമാവേലി
പരമേശ്വരൻ പോറ്റി ഗുരുദക്ഷിണ ചെയ്തിട്ടുള്ള തായി കേൾവി
യുണ്ട്. ഇപ്രകാരം രണ്ടു ഗ്രന്ഥം എഴുതി ഗുരുദക്ഷിണ ചെയ്തതി<noinclude><references/></noinclude>
74sxt6qb8tl06w7g3mfy5595ia2pv9o
താൾ:Baalasangkaram 1927.pdf/20
106
84380
244800
2026-07-12T02:35:28Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'xvii ൻറ ആവശ്യകതയേക്കുറിച്ചു ഗുരുനാഥൻ ചോദിച്ചപ്പോൾ ഒരാ യിരം സംവത്സരകാലത്തേക്കു വാട്ടുമാലി ഇല്ലത്തു വിദ്വാന്മാർ ഉണ്ടാകയില്ലെന്നു കണ്ടിരിക്കുന്നതുനിമിത്തം...' താൾ സൃഷ്ടിച്ചിരിക്കുന്നു
244800
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>xvii
ൻറ ആവശ്യകതയേക്കുറിച്ചു ഗുരുനാഥൻ ചോദിച്ചപ്പോൾ ഒരാ
യിരം സംവത്സരകാലത്തേക്കു വാട്ടുമാലി ഇല്ലത്തു വിദ്വാന്മാർ
ഉണ്ടാകയില്ലെന്നു കണ്ടിരിക്കുന്നതുനിമിത്തം ക്ഷേത്രങ്ങളിൽ മ
ആരും പറഞ്ഞുവരുന്ന കുടുംബ ം കാലക്രമേണ ലുപ്തമായി
യെങ്കിലൊ എന്നു ഭാഷയിൽ വിപുലമായ ശാസ്ത്രഗ്രന്ഥവും,
ആയിരം സംവത്സരത്തെ തരങ്ങളും ഇപ്രകാരം എഴുതി ഇരു
പാദത്തിങ്കൽ സമർപ്പിച്ചതാണെന്നു ബാലശങ്കരൻ നമ്പൂരി മ
പടിപറഞ്ഞു. ഗുരുനാഥൻ ഇതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ
യാഥാതം മസ്സിലാവുകയും തന്റെ കുടുബത്തിനു കാലക്രമത്തിൽ
ഉണ്ടാകുവാൻ പോകുന്ന അധപതനത്തെ മുൻകൂട്ടി അറിഞ്ഞു
പരിഹാരം ഉണ്ടാക്കിയ ശിഷ്യൻ ബാലശങ്കരൻ നമ്പൂരിയെ
മനസ്സലിഞ്ഞ് അനുഗ്രഹിക്കയും ചെയ്തതായി ഐതിഹ്യങ്ങൾ
മദ്ധ്യതിരുവിതാംകൂറിലുള്ള ക്ഷേത്രങ്ങളിലെ അടിയന്തി
ഭികൾക്കു മുത്തം ചാത്തിക്കൊടുക്കുന്നതിനുള്ള അവകാശം
ഇന്നും വാഴുമാദി ഇല്ലത്തേക്കാണ്. പരമേശ്വരൻ പോറ്റിയുടെ
കാലശേഷം ആ ഇല്ലത്ത് ഒരു വിദ്വാൻ ഉണ്ടായിട്ടുള്ള തായി
കേട്ടുകേൾവിയുമില്ല. മലംഗം എഴുതിക്കൊടുത്തിട്ടുള്ള ആയിരം
സംവത്സരത്തെ മുഗ്രം ഉണ്ടെന്നു പറഞ്ഞുകേട്ടിട്ടുള്ളതാ
തെ കാണ്മാൻ സംഗതിയായിട്ടില്ല.
ഇതിന്റെ ഒന്നാമത്തെ ഗ്രന്ഥം വാഴുമാവേലി
ഇല്ലത്തുനിന്നു കിട്ടിയ ഒരു താളിയോലഗ്രന്ഥമാണ്. അതു നാനൂറ
കൊല്ലത്തിലധികം പഴക്കം തോന്നിക്കുന്നുണ്ട്. ഇടക്കാലത്തു
ണ്ടായ ഒരു അഗ്നിബാധയിൽ ഗ്രന്ഥത്തിന്റെ ഏതാനും ഭാഗം
കത്തി നശിച്ചുപോയിരിക്കുന്നു. പിന്നെ ആ ഗ്രന്ഥത്തിൽ
ഇട്ടിരുന്ന കലകളുടെ സംഖ്യകളെല്ലാം ദഹിച്ചുപോയതുകൊണ്ട്
ക്രമം തെറ്റി കാത്തുകെട്ടിയിരിന്നു ഈ ഗ്രന്ഥത്തെ ക്രമപ്പെട
ത്തുന്ന കാര്യം തന്നെ കേവലം അസ്യമായിട്ടാണ് കലാശിച്ചത്.
ഗ്രന്ഥത്തിന്റെ ഉടമസ്ഥനായ വാമാവേലി പോറ്റി ഗ്രന്ഥം
തന്നപ്പോൾ ഇതു മമംഗലത്തിൻറ സ്വന്തകളുടയാണെന്നു
പറഞ്ഞിരുന്നു എങ്കിലും ആ ഗ്രന്ഥത്തിന്റെ പലഭാഗങ്ങളും
വായിച്ചു മയത്ത് ആ അഭിപ്രായം അടിസ്ഥാനരഹിതമെന്ന
തന്നെ തോന്നിപ്പോയി.<noinclude><references/></noinclude>
3r58h8f1mirn9kkackuykuza2v5njpr
താൾ:Baalasangkaram 1927.pdf/21
106
84381
244801
2026-07-12T02:42:45Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'മഴമംഗലത്തു ബാലശങ്കരൻ നമ്പൂരിയുടെ കാലത്തേക്കുറിച്ചുള്ള വിവരങ്ങൾ മുത്തിപദവിയുടെ ബാലശങ്കരാഖ്യാനത്തിൻറ അവതാരികയിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതിനെത്ത ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
244801
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>മഴമംഗലത്തു ബാലശങ്കരൻ നമ്പൂരിയുടെ കാലത്തേക്കുറിച്ചുള്ള
വിവരങ്ങൾ മുത്തിപദവിയുടെ ബാലശങ്കരാഖ്യാനത്തിൻറ
അവതാരികയിൽ പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതിനെത്ത
ന്നെ എടുത്തുപറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മദ്ധ്യമ
ഭാഗത്തിലും ഉത്തരഭാഗത്തിലും മഴമംഗലം പറഞ്ഞിരുന്ന പ
മൊത്തികന്മാരുടെ പേരുകളെക്കൊണ്ടും മറ്റ് അദ്ദേഹത്തിന്റെ
കാലത്തെക്കുറിച്ചു മുൻപു പറഞ്ഞിട്ടുള്ള അഭിപ്രായത്തെത്തന്നെ
സ്ഥരിപ്പെടുത്തുവാൻ സാധിക്കുന്നതാണ്. അവയെക്കുറിച്ചുള്ള
വിചിന്തനം ബാലശങ്കരം രണ്ടുമൂന്നും ഭാഗങ്ങളുടെ അവതാരികയി
ലേക്കുതന്നെ നീക്കിവച്ചിരിക്കുന്നു.
വിശിഷ്യ മംഗലം ബാലശങ്കരൻ നമ്പൂരിയുടെ ചരിത്രം
പല കേരളീയദൈവജ്ഞന്മാരുടേയും ചരിത്രവുമായി പലപ്രകാര
ത്തിൽ അനുബന്ധിച്ചുകിടക്കുന്നതുകൊണ്ടും അവയെല്ലാറിൻറ
യും ഒരു സംക്ഷിപ്ത നിരൂപണത്തിനുകൂടി ഈ അവതാരികയിൽ
സൌകര്യമില്ലാത്തതുകൊണ്ടും ആവക ചരിത്രവിഷയങ്ങളെക്കുറി
ച്ചുള്ള പ്രതിപാദനം ബാലശങ്കരം രണ്ടും മൂന്നും ഭാഗങ്ങളുടെ
അവതാരികയിൽ ആയിക്കൊള്ളവുന്നതാണു .
ഈ ഗ്രന്ഥം അച്ചടിപ്പിക്കുന്ന വിഷയത്തിൽ ഉപയോഗ
പ്പെടുത്തിയ ഒന്നാമത്തെ ആദശത്തേക്കുറിച്ചു മുൻപു പ്രസ്താവിച്ചു
ആറന്മുള മംഗലപ്പിള്ളി വാസുദേവൻ മുത്തത് അവ
കളുടെ ഗ്രന്ഥപ്പുരയിൽനിന്നു കിട്ടിയ രണ്ടാമത്തെ ആദ
ഗ്രന്ഥവും പഴക്കം കൂടിയതാണ്. അതിലും പല സ്ഖലിതങ്ങൾ
ഉണ്ടായിരുന്നു. കിടങ്ങൾ കല്ലംപിള്ളി ഇല്ലത്തുനിന്നു കിട്ടിയ
മൂന്നാമത്തെ ആദം ഏകദേശം രണ്ടാമത്തെ ആദഗ്രന്ഥ
ത്തോടു പലപ്രകാരത്തിലും സാദൃശ്യം വഹിക്കുന്നുണ്ടു്. ഈ മൂന്നു
ആദഗ്രന്ഥങ്ങളേയും കഴിയുന്നതും ഒത്തുനോക്കി ബാലശങ്കര
വേണ്ടവിധത്തിൽ തിരുത്തി ശരിപ്പെടുത്തി പൂർവ്വഭാഗം ഇദം
പ്രഥമമായി ഇപ്രകാരം അച്ചടിപ്പിച്ചു സജ്ജനസമക്ഷം അവ
തരിപ്പിച്ചുകൊള്ളുന്നു.
20-2-Pena.
Wacombedemand.<noinclude><references/></noinclude>
qw7tzzzs6090mchwa2o1h7sbdz8qeg8
താൾ:Baalasangkaram 1927.pdf/22
106
84382
244802
2026-07-12T02:47:09Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'വിഷയം വിഷയാനുക്രമണിക അദ്ധ്യായം ക അയചിന്തനം, (2) ഷഡ് ദോഷങ്ങൾ (4) ദിനരാത്രിവിഭാഗം (5) Danema (7) (9) ഗ്രഹങ്ങൾ (10) (11) വാര (12) നക്ഷത്രം (14) (15) 00 (16) രവി സംക്രമ (17) നവദോഷങ്ങൾ Bulbul 348 *** *** - Q " " " 35 " ... *.*....' താൾ സൃഷ്ടിച്ചിരിക്കുന്നു
244802
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിഷയം
വിഷയാനുക്രമണിക
അദ്ധ്യായം ക
അയചിന്തനം,
(2) ഷഡ് ദോഷങ്ങൾ
(4) ദിനരാത്രിവിഭാഗം
(5) Danema
(7)
(9) ഗ്രഹങ്ങൾ
(10)
(11) വാര
(12) നക്ഷത്രം
(14)
(15) 00
(16) രവി സംക്രമ
(17) നവദോഷങ്ങൾ
Bulbul
348
***
***
-
Q
"
"
"
35
"
...
*.*.*
ഷഡ് ദോഷനിരൂപണം.
23
"
...
3P
4<noinclude><references/></noinclude>
6693yg51klzcv9lhvfelxf75ucyxr75
താൾ:Baalasangkaram 1927.pdf/23
106
84383
244803
2026-07-12T02:51:26Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'അംഹസ്പതിലക്ഷണം വിശേഷവിവ FREDDATO 23088000 (1) മാരനല്ലൂർ (2) zowało (3) (4) me.com C+ *** 6 S * 9 10 3; B 11 12 13 14 31 25 17 18 " 19 20 23 24 25 "' താൾ സൃഷ്ടിച്ചിരിക്കുന്നു
244803
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>അംഹസ്പതിലക്ഷണം
വിശേഷവിവ
FREDDATO
23088000
(1) മാരനല്ലൂർ
(2)
zowało
(3)
(4) me.com
C+
***
6
S
*
9
10
3;
B
11
12
13
14
31
25
17
18
"
19
20
23
24
25
"<noinclude><references/></noinclude>
4fhabah0ustvf28qatz81q36iuhe1kd
താൾ:Baalasangkaram 1927.pdf/24
106
84384
244804
2026-07-12T02:52:07Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '(5) (6) (1) (2) (3) (4) (5) cozime കുതികളുടെ ലക്ഷണം ദിനവിഭാഗാദികഥനം. 4 ഗ്രഹണം നിമിത്തം വമായ കാലം സന്ധ്യാകാലങ്ങൾ സന്ധ്യാലങ്ങളിൽ വഴി വയറി : 25 26 27 " 28 29 " 30 81 32 33 THE 34 35 " 36 *** 37 പ്രാഹ്ണാടികളുടെ ലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
244804
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>(5)
(6)
(1)
(2)
(3)
(4)
(5) cozime
കുതികളുടെ ലക്ഷണം
ദിനവിഭാഗാദികഥനം.
4
ഗ്രഹണം നിമിത്തം വമായ കാലം
സന്ധ്യാകാലങ്ങൾ
സന്ധ്യാലങ്ങളിൽ വഴി വയറി
:
25
26
27
"
28
29
"
30
81
32
33
THE
34
35
"
36
***
37
പ്രാഹ്ണാടികളുടെ ലക്ഷണം
38
39
29<noinclude><references/></noinclude>
il93adwtdpb4g83a1ot3aw4yd7g2dk3
താൾ:Baalasangkaram 1927.pdf/25
106
84385
244805
2026-07-12T02:52:48Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
244805
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude>
m3bownuh4kguwiq2tde9gtqf5tlyj0g
താൾ:Baalasangkaram 1927.pdf/26
106
84386
244806
2026-07-12T03:00:02Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '52 സംക്രാന്തികളുടെ വിശ്വനാമങ്ങൾ 34 " Do നവദോഷകമനം. തിഥികളുടെ വിശേഷന (1) നക്ഷത്രാനും വിനാഴികകൾ കാശി, തിഥി, നിങ്ങളുടെ നാഴികക cosmina 2048 അഹിർ സം ** 11 3F4 ... *** *** 4 59 59 60 61 62 25 63 64 23 " 65 67 11 68 3 69 55 70 71 "' താൾ സൃഷ്ടിച്ചിരിക്കുന്നു
244806
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>52
സംക്രാന്തികളുടെ വിശ്വനാമങ്ങൾ
34
"
Do
നവദോഷകമനം.
തിഥികളുടെ വിശേഷന
(1) നക്ഷത്രാനും
വിനാഴികകൾ
കാശി, തിഥി, നിങ്ങളുടെ
നാഴികക
cosmina 2048
അഹിർ സം
**
11
3F4
...
***
***
4
59
59
60
61
62
25
63
64
23
"
65
67
11
68
3
69
55
70
71
"<noinclude><references/></noinclude>
51h6s0vieh6yu64xvrpinrcq6toitb7
താൾ:Baalasangkaram 1927.pdf/27
106
84387
244807
2026-07-12T03:07:10Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'So alings ആചാരസ്ഥിതി അമായം യാദൃച്ഛികദോഷകഥനം. cruce as no അദ്ധ്യായം . ഗുണാദികഥനം. 106 കർത്തവ്യ ജന്മാദികഥനം. 71 " 72 73 74 75 76 77 79 80 81 82 == 83' താൾ സൃഷ്ടിച്ചിരിക്കുന്നു
244807
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>So
alings
ആചാരസ്ഥിതി
അമായം
യാദൃച്ഛികദോഷകഥനം.
cruce
as no
അദ്ധ്യായം .
ഗുണാദികഥനം.
106
കർത്തവ്യ ജന്മാദികഥനം.
71
"
72
73
74
75
76
77
79
80
81
82
==
83<noinclude><references/></noinclude>
9le29ddwefxmrl7p001blvaca5dc0vl
താൾ:Baalasangkaram 1927.pdf/28
106
84388
244808
2026-07-12T03:10:49Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ളുടേയും അധിപന്മാർ vii 100. B 84 *** " *** 87 85 86 88 89 32 " om. zm ജന്മ നക്ഷത്രങ്ങളിൽ ചെയ്യുന്ന കമ്മ 91 94 22 96 97 98 # സാവനാദികാലമാന നിരൂപണം. 99 സാവനമായ പ്രധാനമായ മുഹ സൗരമായ പ്രധാനമായ മുഹൂർത്തങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244808
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ളുടേയും അധിപന്മാർ
vii
100.
B
84
***
"
***
87
85
86
88
89
32
"
om. zm
ജന്മ നക്ഷത്രങ്ങളിൽ ചെയ്യുന്ന കമ്മ
91
94
22
96
97
98
#
സാവനാദികാലമാന നിരൂപണം.
99
സാവനമായ പ്രധാനമായ മുഹ
സൗരമായ പ്രധാനമായ മുഹൂർത്തങ്ങൾ
സവിധത്തിലും
വനത്തിലും ചെയ്യാവുന്ന
35
1
5<noinclude><references/></noinclude>
hdttc4ahc3bv4rx90rxdrrej2i6zkh2
താൾ:Baalasangkaram 1927.pdf/29
106
84389
244809
2026-07-12T03:11:03Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
244809
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude>
m3bownuh4kguwiq2tde9gtqf5tlyj0g
244810
244809
2026-07-12T03:12:33Z
Manojk
804
244810
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>വിഷയം,
ആപത്തിൽ ചാന്ദ്രമാനസികണം.
ദിവസം
സൗരമസംവത്സരത്തിലുള്ള സാവന
ദിവസം
നിങ്ങളറിയാനുപായം
സൌരാദിസംവത്സരങ്ങളുടെ സാവനദിന
99
105
27
106
107<noinclude><references/></noinclude>
oeg3289ai1mj0txxg9ga3iznkb70sw6
താൾ:Baalasangkaram 1927.pdf/30
106
84390
244811
2026-07-12T03:13:15Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലശങ്കരാ പൂർവ്വഭാഗത്തിൽ സ്മരിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ, (4) മാധവിയ (1) ഹാരിതസ്മൃതി. (10) ആചാരസംഗ്രഹം, (12) ആചാരദിപിക (1) വരാഹഹോര (15) വിധിനുത്തരം (16) ബോധായനം, (10) കാലവിധാനമായി....' താൾ സൃഷ്ടിച്ചിരിക്കുന്നു
244811
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ബാലശങ്കരാ പൂർവ്വഭാഗത്തിൽ സ്മരിച്ചിട്ടുള്ള
ഗ്രന്ഥങ്ങൾ,
(4) മാധവിയ
(1) ഹാരിതസ്മൃതി.
(10) ആചാരസംഗ്രഹം,
(12) ആചാരദിപിക
(1) വരാഹഹോര
(15) വിധിനുത്തരം
(16) ബോധായനം,
(10) കാലവിധാനമായി.
(20) ബ്രഹ്മസിദ്ധാന്ത<noinclude><references/></noinclude>
tfzvdmnpgmz2wypz20tyvld4g1yvral
താൾ:Baalasangkaram 1927.pdf/31
106
84391
244812
2026-07-12T03:13:35Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ബാലശങ്കരകത്താവു പൂർവ്വഭാഗത്തിൽ സ്മരിച്ചിട്ടുള്ള ആചായ്യന്മാർ. (4) ജാബാല് (5) (F) ശ്രീപതി (10) ദേവൻ, (11) 08.' താൾ സൃഷ്ടിച്ചിരിക്കുന്നു
244812
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ബാലശങ്കരകത്താവു പൂർവ്വഭാഗത്തിൽ സ്മരിച്ചിട്ടുള്ള
ആചായ്യന്മാർ.
(4) ജാബാല്
(5)
(F) ശ്രീപതി
(10) ദേവൻ,
(11) 08.<noinclude><references/></noinclude>
srwtenocv7phcxwzvwkvvq85szm04v1
താൾ:Baalasangkaram 1927.pdf/32
106
84392
244813
2026-07-12T03:13:46Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'HALAYALA THE, TEE കാലദീപകവ്യാഖ്യാനം ബാലിശംകരം പ്രഥമോശമാ അനചിന്തനം. തുമ്പതിങ്കളോടു ങ്കതന്നെയും ബാലകായ പൊട്ടുതൊട്ടു ഭാഷയായ ചൊല്ലുവാനി തപ്പുതായ സഗ്രഹക്ഷാ വിരാജതേ ഭാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244813
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>HALAYALA
THE,
TEE
കാലദീപകവ്യാഖ്യാനം
ബാലിശംകരം
പ്രഥമോശമാ
അനചിന്തനം.
തുമ്പതിങ്കളോടു ങ്കതന്നെയും
ബാലകായ പൊട്ടുതൊട്ടു ഭാഷയായ
ചൊല്ലുവാനി തപ്പുതായ
സഗ്രഹക്ഷാ വിരാജതേ
ഭാസ്കരായ നമോ നമ
വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്രഗുഹാഗ്രാം
അങ്കം നിഷണ്ണന വിനായകേന
ന്ദന ചാത്യന്തസുഖായമാനം.
കരോമി വാചം നത്വാം
ഇരും . പരമേശ്വരം
കാമ ബാലാനാം
കാലജ്ഞാനായ ദീപകം.
G-P. T. 355. 300. 31-10-102.
B<noinclude><references/></noinclude>
cwg9phz0m02xcsk4gfq686a0qlypdk0
താൾ:Baalasangkaram 1927.pdf/33
106
84393
244814
2026-07-12T03:14:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'യാതൊരു പൊഴുതു നിരൂപിപ്പാൻ തുടങ്ങുമ്പോൾ അങ്ങോ ടിങ്ങോടു പരിഭ്രമിച്ചു നിരൂപിയാതെ ഇക്രമത്താലെ നിരൂപിച്ചു കൊൾകിൽ എളുപ്പവുമുണ്ട്. പിഴയാതെ ഇരിപ്പാനും നന്ന്. എന...' താൾ സൃഷ്ടിച്ചിരിക്കുന്നു
244814
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>യാതൊരു പൊഴുതു നിരൂപിപ്പാൻ തുടങ്ങുമ്പോൾ അങ്ങോ
ടിങ്ങോടു പരിഭ്രമിച്ചു
നിരൂപിയാതെ ഇക്രമത്താലെ നിരൂപിച്ചു
കൊൾകിൽ എളുപ്പവുമുണ്ട്. പിഴയാതെ ഇരിപ്പാനും നന്ന്.
എന്നിട്ടിക്രമത്തിലെ നിരൂപിച്ചുകൊള്ളണം എന്നു ചൊല്ലുന്നു
ന
അയനം പ്രാഥ ഷഡ് ദോഷാ
രവിമാസാ ദിവാനിശോ?
വിഭാഗം ഗ്രഹണം സാ
സായാഹ്നം രാശയോ ഗ്രഹാം.
പക്ഷോ വാരർക്ഷതിഥ
ാഗോ രവി സംക്രമ
നവദോഷാഃ ക്രമാദേ
വിചിന്താശ് ശുഭകനും
ഉത്തരായണത്തിലും ദക്ഷിണായനത്തിലും കൊള്ളാവുന്ന
തൊ ഇപ്പൊഴുത്, എന്നിയെ ഉത്തരായണത്തിൽത്തന്നെ കൊ
അവിടെ ഉത്തരായണ
ന്നതൊ എന്നു നിരൂപിച്ചു ന
ത്തിൽത്തന്നെ കൊള്ളേണ്ടുന്നതത്രെ ഇപ്പൊഴുത് എങ്കിലൊ ഉത്ത
രായണത്തിൽ തന്നെയല്ലയൊ അതു നിരൂപിക്കേണ്ടതും.
പിന്നെ അംഹസ്പത്യാദി ഷഡ് ദോഷങ്ങളെ വിക്കേണ്ടുന്ന
തൊ വജ്ജിക്കേണ്ടാത്തതൊ ഇത് എന്നു നിരൂപിച്ചാൽ ഷഡ് കോ
ഷം വജ്ജിക്കേണ്ടുന്നത് ഇത് എങ്കിൽ നടെ ഷഡ് ദോഷം നിരൂ
പിച്ചാൽ ഷഡ് ദോഷമില്ലാത്ത നാളല്ലൊ അതു നിരൂപിക്കു
എന്ന മേടഞായർ, ഇടവാർ എന്നു തുടങ്ങിയുള്ള
രവിമാസങ്ങളിൽ ചിലവറിൽ വിക്കേണ്ടുന്നതൊ വിക്ക
ണ്ടാത്തതൊ ഇത് എന്നു നിരൂപിച്ചാൽ ചിലവറിൽ വി
ക്കേണ്ടുന്നതിത്, എങ്കിലൊ ആ മാസങ്ങളൊഴിച്ചുള്ള മാസങ്ങളി
ലല്ലൊ അതു നിരൂപിക്കേണ്ടതും.
പിന്നെ രാവും പകലും കൊള്ളാവുന്നതൊ ഇത് എന്നി
പകൽ തന്നെ
കൊണ്ടുന്നതൊ പകൽതന്നെയുമ<noinclude><references/></noinclude>
7i3dtl6kckez2v7x17i7r3r00o66s23
താൾ:Baalasangkaram 1927.pdf/34
106
84394
244815
2026-07-12T03:15:51Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '3 മാഹാത്തിനുമുൻപെ കൊണ്ടുന്നതൊ അല്ലയോ, എന്നി രാത്രികൊണ്ടു മൂന്നു കൂറിട്ടാൽ ഒടുക്കത്തെ കുററിൽ കൂടി കൊ വുന്നതാ. എന്നിലെ രാത്രിയിൽത്തന്നെ കൊള്ളേണ്ടെന്നാ ഇത് എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244815
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>3
മാഹാത്തിനുമുൻപെ കൊണ്ടുന്നതൊ അല്ലയോ, എന്നി
രാത്രികൊണ്ടു മൂന്നു കൂറിട്ടാൽ ഒടുക്കത്തെ കുററിൽ കൂടി കൊ
വുന്നതാ. എന്നിലെ രാത്രിയിൽത്തന്നെ കൊള്ളേണ്ടെന്നാ
ഇത് എന്നു നിരൂപിച്ചാൽ അവിടെയുമതിന്നു കൊള്ളാവുന്ന
നേരത്തല്ലൊ അതു നിരൂപിക്കേണ്ടതും.
പിന്നെ പൊതുനിരൂപിപ്പാൻ കല്പിച്ച തിങ്ങളിൽ ഗ്രഹ
ണത്തിനവകാശമുണ്ടെങ്കിൽ ഗണിച്ചിട്ടു ഗ്രഹണമുണ്ടെന്നതാൻ,
ഇല്ലെന്നു താൻ നിർണ്ണയിച്ചാൽ ഗ്രഹണമുണ്ടെങ്കിൽ അന്നുതുടങ്ങി
മൂന്നുദിവസം കഴിഞ്ഞപ്പൊ യാതൊരു പൊതും നിരൂപിക്കേണ്ട
പിന്നെ ആ തിങ്ങളിൽ സന്ധ്യനാം സായാഹ്നവും കൂടാതെ
ഉള്ളടത്തു വരുന്ന രാശികളെ നിരൂപിച്ചാൽ അവറിൽ ഇ
പ്പൊഴുതിന്നു കൊള്ളാവുന്ന രാശികളെ നിരൂപിച്ചു. പിന്നെ
ഈ രാശികൾക്ക് ഇപ്പൊഴുതിന്നു വിണ്ടുന്ന ഗ്രഹസ്ഥി
തിയെ നിരൂപിച്ചു.
പിന്നെ അപരപക്ഷത്തിൽ കൂടി കൊള്ളാവുന്നതൊ കൊ
താത്തതൊ ഇത് എന്നിലെ അപരലക്ഷത്തിൽ പഞ്ചമി
കഴിവോളം കൂടി കൊള്ളാവുന്നതൊ എന്നു നിരൂപിച്ചാൽ അവി
ടേയുമതിന്നു കൊള്ളാവുന്നെടത്തല്ലോ അതു നിരൂപിക്കേണ്ടതും.
പിന്നെ അപ്പൊഴുതിന്നു വലിച്ചിട്ട് ആഴ്ചയുണ്ടെങ്കിൽ
യാഴ്ചകളില്ലാത്ത ദിവസങ്ങളിലല്ലൊ അതു നിരൂപിക്കേണ്ടതും.
പിന്നെ അതിന്നുകൊള്ളാവുന്ന നാളും പക്കവും വരുന്ന
ദിവസങ്ങളിലല്ലൊ അതു നിരൂപിക്കേണ്ടതും.
പിന്നെ പൊഴുതു നിരൂപിക്കാൻ കല്പിച്ചരാശി സർവസാ
ന്തിയുടെ മേലും കീഴും പതിനാറു ചെയ്തു നാഴികയ്ക്കകത്ത കപ്പെടാ
യിലല്ലൊ പൊഴുതു നിരൂപിക്കേണ്ടതും.
എന്നാൽ ഇവയെല്ലാം അപ്പൊഴുതിന്നു കൊള്ളാവുന്ന
തന്നെ എന്നു വന്നാൽ അതു മൃത്യുയോഗവും, ദധയോഗവും നിരൂ
പിച്ചാൽ അന്നവയുണ്ടെങ്കിൽ മൂന്നെമുക്കാൽ നാഴിക പുലർന്നപ്പൊ
യാതൊരു പൊഴുതും നിരൂപിക്കേണ്ടതും.<noinclude><references/></noinclude>
pcc2lwylbplq4bc26jgfei4louc7b0w
ഉപയോക്താവിന്റെ സംവാദം:Shreyanedumpala
3
84395
244816
2026-07-12T03:16:30Z
Manojk
804
'{{ബദൽ:സ്വാഗതം}}' താൾ സൃഷ്ടിച്ചിരിക്കുന്നു
244816
wikitext
text/x-wiki
'''നമസ്കാരം {{BASEPAGENAME}} !''',
[[ചിത്രം:Lipi ml.png|thumb|400px|right|[[സഹായം:എഴുത്ത്|മലയാളം ടൈപ്പു ചെയ്യുവാൻ]] ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം]]
വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.
താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിൽ ടൈപ്പ് ചെയ്യാൻ]]
*[[Help:എഡിറ്റിംഗ് വഴികാട്ടി|ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ]]
*[[സഹായം:സമാന്യ പരിചയം|സമാന്യ പരിചയം]]
*[[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം|സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]]
*[[സഹായം:എഡിറ്റിംഗ് വഴികാട്ടി|എഡിറ്റിംഗ് വഴികാട്ടി]]
<!-- *[[Help:ഉള്ളടക്കം|സഹായ താളുകൾ]]
*[[Help:ചിത്ര സഹായി|ചിത്ര സഹായി]]
*[[Help:കീഴ്‌വഴക്കം|കീഴ്‌വഴക്കങ്ങൾ]]
*[[വിക്കിപീഡിയ:Sandbox|എഴുത്തുകളരി]]
*[[സഹായം:ടൈപ്പിംഗ്|മലയാളത്തിലെഴുതാൻ]] -->
<!-- താങ്കൾ [[വിക്കിപീഡിയ:പുതുമുഖം|പുതുമുഖങ്ങൾക്കായുള്ള താൾ]] പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. -->
'''വിക്കിഗ്രന്ഥശാല''' സംരംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ [[user:Shreyanedumpala|ഉപയോക്താവിനുള്ള താളിൽ]] നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" <nowiki>(~~~~)</nowiki>ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ '''<nowiki>{{helpme}}</nowiki>''' എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
-- [[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 03:16, 12 ജൂലൈ 2026 (UTC)
ja00o7hylrksycue1j531bpp7hidxvm
താൾ:Baalasangkaram 1927.pdf/35
106
84396
244817
2026-07-12T03:16:47Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '4 ഇവയൊന്നുകൊണ്ടും വിരോധമില്ലെങ്കിൽ നവദോഷങ്ങളെ നിരൂപിച്ചു. ലിൽ അപ്പൊഴുതുണ്ടു്. രാശിക്കു അദ്ദോഷങ്ങളൊന്നുമേ വന്നില്ലെ എന്നാൽ ഇത്രമത്താലെ നിരൂപിക്ക് എതിയതു...' താൾ സൃഷ്ടിച്ചിരിക്കുന്നു
244817
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>4
ഇവയൊന്നുകൊണ്ടും വിരോധമില്ലെങ്കിൽ
നവദോഷങ്ങളെ നിരൂപിച്ചു.
ലിൽ അപ്പൊഴുതുണ്ടു്.
രാശിക്കു
അദ്ദോഷങ്ങളൊന്നുമേ വന്നില്ലെ
എന്നാൽ ഇത്രമത്താലെ നിരൂപിക്ക് എതിയതും. പിഴയാ
തെ ഇരിപ്പാൻ നല്ലതും.
മൃഗാല്യം മാസഷട്കം
കാര്യം തഥാ ഷട്കം
ദക്ഷിണായനമീരിതം.
മകരഞായർ പിറക്കുമ്പോൾ തുടങ്ങി. മിഥുനായർ കഴി
കക്കട ഞായർ പിറക്കുമ്പോൾ തുട
ങ്ങി ധനായർ കഴിവാളാരം ദക്ഷിണായനം. യുക്തി
നിരൂപിച്ചുകാണുമ്പോൾ അയനചലനം സംസ്കരിച്ചല്ലൊ സ
തേയുള്ള അയനസന്ധിവരൂ. അപ്പൊഴൊ ചൌളാദികങ്ങൾ
അനചലനം സംസ്കരിച്ചിട്ടല്ലൊ അയനം കാണേണ്ടു
എന്ന ശംകിങ്കൽ ചൌളാദികങ്ങൾക്ക്
സംസ്കരിയാതെ അത്രെ അയനംകണ്ടു ഞായം എന്നു ചൊല്ലുന്നു.
കണയനകല്പനാ
സായനോക്കി പ്രകീർത്തി
അയനചലനം കൂട്ടാതെ ഇരിക്കുന്ന ആദിസ്ഫുടം കൊണ്ടു
തന്നെയത്രെ. ചൌളാദികങ്ങൾക്ക് അയനം കണ്ട ഞായം.
അപക്രമം, ചരം എന്നുതുടങ്ങിയുള്ള നാവുകൊള്ളുന്നേടത്തെ
അക്കാദികൂടങ്ങൾക്കേ അയനചലനം കൂട്ടേണ്ടൂ. എന്നാൽ മകര
ഞായർ പിറക്കുന്ന സംക്രാന്തികഴിഞ്ഞ ഉത്തരായണം തുടങ്ങൂ.
മഥുനായർ കഴിവോളം ഉത്തരായണമത്രേതാനും.
റേടം ദക്ഷിണായനം. ഇങ്ങനെയത്രെ ചൊദികങ്ങൾക്ക്
അവനവ്യവസ്ഥ. അയനചലനം കൂട്ടീട്ടല്ല.<noinclude><references/></noinclude>
jpnvehoucc00xxbgiuka85r04fhhtct
താൾ:Baalasangkaram 1927.pdf/36
106
84397
244818
2026-07-12T03:27:27Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '5 അയനം വയ്യ പ്രതിഷ്ഠാദിരി പി 3. ചൌളം, ഉപനയനം, ഗാനം, വ്രതം, പാമരം, ദേവപ്രതിഷ്ഠാ, കലശമാടുക സങ്കോചം ഇവ പത്തിനും ഭക്ഷി നാം വ ഇവ പത്തരായണത്തിലെ ചെയ്യാവൂ. ഷഡ്ദോഷനിരൂപണം...' താൾ സൃഷ്ടിച്ചിരിക്കുന്നു
244818
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>5
അയനം വയ്യ
പ്രതിഷ്ഠാദിരി പി 3.
ചൌളം, ഉപനയനം, ഗാനം, വ്രതം, പാമരം,
ദേവപ്രതിഷ്ഠാ, കലശമാടുക സങ്കോചം ഇവ പത്തിനും ഭക്ഷി
നാം വ
ഇവ പത്തരായണത്തിലെ ചെയ്യാവൂ.
ഷഡ്ദോഷനിരൂപണം.
സംസപ്പോ ദൃശ്യതാം നിഗുരുസിതാ
വ്യാ ദിനമാസകാരാത
അസ്പതിഃ, അധിമാസം, സംസ് ഇവ മൂന്നുമാരോ
ചാന്ദ്രമാസങ്ങൾ.
ദൃശ്യനിഗുരുസിതയോ എന്നു വാഴയും
നേയും പകൽ അങ്ങേരാത്തിങ്കൽ മാംസവസ്സുകൊണ്ടു
എന്നിൽ അവരിരുവരിലും ഒരുത്തനെത്തന്നെ
കാൺകിലും മതി.
ഗുരുസിതയോർമൌഢ്യം എന്നു വ്യാഴം താൻ, ശുക്രൻ
താൻ പട്ടുകിടക്ക
ദൃഷ്ടിയേ മിഥം എന്നു വ്യാഴം നില്ക്കുന്ന രാശിയുടെ ഏഴാം
രാശിയിൽ ശുക്രൻ നില്ക്കും.<noinclude><references/></noinclude>
idbechbbfvjciuyh63ld4q0n3pevx39
താൾ:Baalasangkaram 1927.pdf/37
106
84398
244819
2026-07-12T03:36:00Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ഇങ്ങനെ വ്യാഴത്തെക്കൊണ്ടും ശുക്രനെക്കൊണ്ടും ദോഷം മൂന്നും, മുൻപിൽ ചൊല്ലിയ അംഹസ്പതാദിമാസങ്ങൾ മൂന്നും, ഇവ ഇവ മാസത്തിലും ദിവസ യാറും ഷഡ് ദോഷങ്ങളായതു്. ത്തിലും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244819
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ഇങ്ങനെ വ്യാഴത്തെക്കൊണ്ടും ശുക്രനെക്കൊണ്ടും ദോഷം
മൂന്നും, മുൻപിൽ ചൊല്ലിയ അംഹസ്പതാദിമാസങ്ങൾ മൂന്നും, ഇവ
ഇവ മാസത്തിലും ദിവസ
യാറും ഷഡ് ദോഷങ്ങളായതു്.
ത്തിലും വിധി
ക്രിയകളൊഴിച്ചുള്ള വാറിനൊക്ക
വി
ക്കണം. ദിവസത്തിലും മാസത്തിലും വിധിച്ച കമ്മങ്ങൾക്ക് ഈ
ഷഡ്ദോഷങ്ങളെ വസിക്കുന്നു.
ദിവസത്തിൽ വിധിച്ചതായവ വേളിശ്ശേഷം, പേരിടുക
ഇത്യാദി. മാസോകങ്ങളായവ പുംസവനം, സീമന്തം, വിഷ്ണു
ബലി, ഗഭരക്ഷ, വാതിൽ പുറപ്പെടുക. ചോറുണ്ട് ഇത്യാദി. ഇവ
റിൽ ഷാഷങ്ങളെ വത്തിക്കണ്ട.
സൌരം ചാന്ദ്രം സാധനം
തഥാ സാക്ഷത്രമേ
താനേ
താനി മാനായി
കഥിതാനി മനീഷി.
സൌരം, ചാന്ദ്രം, സാവനം, നാക്ഷത്രം ഇങ്ങനെ നാലു
പ്രകാരം കാലമാനങ്ങളുള്ളു.
നിനം ചാന്ദ്രം തിഥിവേൽ
സുാദയാത്സാവനം സാൽ
നാക്ഷത്രം ഭക്രമേണ ഇ
വാസി ശശിമണ്ഡലാൽ.
ഓഗഭാഗാ രവസൌരം ദിനം. സ്ഫടഗതികൊണ്ട് ആദി
തന് അന്ന രാശിചക്രത്താൽ ഓരോ തീയതി നടക്കാനുള്ള
കാലം ഓരോ സൌരദിനങ്ങളായത് .<noinclude><references/></noinclude>
jslhv0krzdibko8vlf8mzxi8s1hjtda
താൾ:1941-pathramimamsa.pdf/8
106
84399
244823
2026-07-12T03:43:45Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244823
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:Baalasangkaram 1927.pdf/38
106
84400
244825
2026-07-12T03:55:04Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ 'ചാന്ദ്രം തിഥിവേൽ. ചന്ദ്രസ്ഫുടത്തിൽ നിന്നും ആദിത്യ ടത്തെ വാങ്ങിയാൽ പന്ത്രണ്ടിൽ തിയതി ഉണ്ടാവാനുള്ള കാലം ഓരോ ചാന്ദ്രദിനങ്ങളായത്. അപ്പൊഴൊ പ്രതിപദം, ദ്വിതീയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
244825
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>ചാന്ദ്രം തിഥിവേൽ. ചന്ദ്രസ്ഫുടത്തിൽ നിന്നും ആദിത്യ
ടത്തെ വാങ്ങിയാൽ പന്ത്രണ്ടിൽ തിയതി ഉണ്ടാവാനുള്ള കാലം
ഓരോ ചാന്ദ്രദിനങ്ങളായത്. അപ്പൊഴൊ പ്രതിപദം, ദ്വിതീയാ
എന്നു തുടങ്ങിയുള്ള പക്കങ്ങൾ ഓരോ ചാന്ദ്രദിനങ്ങളായതു.
സുഭോദയാത്സാവനം സന്യാൽ. ഒരാഭിതാഭയത്തി
കൾ തുടങ്ങി അതിന്നടുത്തുമീതെ ആദിത്യ ടോദയത്തോളമുള്ള
കാലം ഒരു സാവനദിവസമായത്.
നാക്ഷത്രം ഭ്രമേണ തു
രാശിചക്രം തനിക്ക് ഒരുവട്ടം
തിരിവാനുള്ള കാലം ഒരു നാക്ഷത്രദിനമായത്.
ത്രിംശദ്ദിനാനി മാസം നാൽ. ഇവരിൽ താൻ തൻറ
ദിനങ്ങൾ മുപ്പതു കൂടിയതു തന്റെ തന്റെ ഓരോ മാസങ്ങളായത്.
സൌരഭിനങ്ങൾ മുപ്പതുകൂടിയത് ഒരു സൌരമാസം. ചാന്ദ്രദിന
ഞങ്ങൾ മുപ്പതു കൂടിയത് ഒരു ചാന്ദ്രമാം ഇത്യാദി.
മാസം വാദം വത്സര ം തന്റെ തന്റെ
പന്ത്രണ്ടുകൂടിയതു തന്നെ തന്റെ ഒരു സംവത്സരം.
പന്ത്രണ്ടു കൂടിയാൽ ഒരു സൌരസംവത്സരം ഇത്യാദി.
മാസങ്ങൾ
സൌരമാ
കേ ചിന്നാക്ഷത്രമാസം തു വദന്തി ശശിമണ്ഡലാൽ. കൂട
ഗതികൊണ്ടു ചന്ദ്രൻ രാശിചക്രത്തിങ്കൽ ഒരു വട്ടം നടപ്പാനുള്ള
കാലം ഒരു നാക്ഷത്രമാസമായത് എന്നു ചിലർ ചൊല്ലുന്നു.
ഇനി സാരാദികളുടെ മാനത്തെ ശ്രമത്തിനു പോകുന്നു.
സംക്രാന്ൗരമാസം
കോന്ദ്രശ്ചന്ദ്രാകസംഗമം
നാക്ഷത്രശിമണ്ഡലം.
സംക്രാന്തന്തസ്സൗരമാസം. ഷാദിരാശികളിലെ ഒരു സൂയ
സ്ഫുടസംക്രാന്തിതുടങ്ങി അതിനടുത്ത് മേലെ സൂയസ്ഫുടക്രാന്തി
യോളമുള്ള കാലം ഒരു സൌരമാസമായത്. അപ്പൊഴൊ മേട
ഞായർ, ഇടവായർ എന്നു തുടങ്ങിയുള്ള പന്ത്രണ്ടുമാസങ്ങൾ
ക്കും സൌരമാസങ്ങളും എന്നു പേര
ചാന്ദ്രശ്ചന്ദ്രാകസംഗമം. ചന്ദ്രാകസംഗമം എന്ന ചന്ദ്രാ
ദിത്യന്മാരുടെ സ്ഫുടം രണ്ടും ഒത്തുവരിക.
ag
mus
ഒരുനാൾ ഈ ട<noinclude><references/></noinclude>
dmq64jhfdp86ajgt1xv4lp9lgzu69ve
താൾ:Baalasangkaram 1927.pdf/39
106
84401
244826
2026-07-12T03:55:11Z
Manojk
804
/* തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ */ '' താൾ സൃഷ്ടിച്ചിരിക്കുന്നു
244826
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude><noinclude><references/></noinclude>
m3bownuh4kguwiq2tde9gtqf5tlyj0g
244828
244826
2026-07-12T03:56:06Z
Manojk
804
244828
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>S
ങ്ങൾ ക്കുമ്പോൾ തുടങ്ങി അതിനടുത്ത മേൽ പിന്നെ അവ
ഒപ്പോളാരം ഒരു ചാന്ദ്രമാസം, അമാവാസിവാവിന്റെ ഒടു
ക്കവും പുരപക്ഷത്തിൽ പ്രതിപദത്തിന്റെ ആദിയും കൂടുന്നെ
അപ്പോൾ പൂർവപക്ഷത്തിൽ പ്രതി
പദത്തിന്റെ ആദിയായി അതിനടുത്തു മീതെ അമാവാസി
വാവിന്റെ ഒടുക്കമായുള്ള കാലം ഒരു ചാന്ദ്രമാസം,
എന്നു മൂന്ന്.
അഗ്നി
അപ്പോൾ വാഗ്നി എന്ന സംഖ്യ മുപ്പതു
ദിവസം എന്നു ആദിത്യൻ സ്ഫുടോദാൾ ടോദയാന്തമാ
യുള്ള കാം. അതിനു സാവനദിനം എന്നു പേർ.
നദിനങ്ങൾ മുപ്പതു കൂടിയത് ഒരു സാവനമാസം.
ഇസ്രാവ
നാക്ഷത്രം ശശിമണ്ഡലം. ചന്ദ്രൻ ഇരുപത്തേഴു നാളിലും
ഒരു വട്ടം തുടഗതികൊണ്ടു നടക്കാനുള്ള കാലം ഒരു നക്ഷത്ര
മാസം.
ചാന്ദ്രാ മാസാ
വൈശാഖനം
ജ്യേഷ്ഠാഷാ ശ്രാവണ പാഠപാട്ടെ
ആശ്വിനാമം കാത്തിക്കോ മാറ്റശീ
ചൈത്രം, വൈശാഖം ഇത്യാദി പന്ത്രണ്ടുപേരും കണ്ടു
കൊൾക. പവനിഷ്ഠാം നിഷ്ഠങ്ങളെല്ലോ താനുമിവ. വാവ
തിയോടു വാവറുതിയില്ലാ ഇന്ററി കാലമാകുന്നു എന്നിട്ടു.
മധുമാധവന്തു കാ
സഹസ്സഹ ച ത<noinclude><references/></noinclude>
dlwx6yn4a5kr3d3px2tmd1cnscpyfdz