വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.47.0-wmf.11
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Event
Event talk
താൾ:Nakshathrangalude Naattil 1965.pdf/16
106
81296
244982
244587
2026-07-14T13:55:00Z
Peemurali
12614
244982
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 16
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ടെയും പരിവൎത്തനതലങ്ങൾ തമ്മിൽ 3½ ഡിഗ്രിയിലധി
കം ചരിവില്ല. ചൊവ്വയുടെയും വ്യാഴത്തിന്റെയും പരി
വൎത്തനപഥങ്ങൾക്കിടയിലായി വളരെയധികം ചെറുഗ്ര
ഹങ്ങൾ (Asterids) ഉണ്ടു്. ഇവയിൽ ചിലവ കടുകുമണി
കളേക്കാൾ ചെറിയവയാണു്. ഏറ്റവും വലിയവയ്ക്ക് 500
നാഴികയോളം വ്യാസം വരും. തങ്ങളുടെ സാധാരണ പ
ഥങ്ങളിൽ നിന്നും എന്തെങ്കിലും കാരണവശാൽ വ്യതിച
[[പ്രമാണം:Pic for page 16.png|Pic for page 16.png]]
ചിത്രം 1<noinclude></noinclude>
d76ztqodom7hb3x8efu80hrcllhya6j
താൾ:Nakshathrangalude Naattil 1965.pdf/18
106
81298
244983
244585
2026-07-14T13:56:04Z
Peemurali
12614
244983
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| 18
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
|}</noinclude>ക്കുമ്പോൾ, വെറും 8000 നാഴികമാത്രം വ്യാസമുള്ള നമ്മുടെ ഭൂമി എത്ര ചെറിയതാണു്!
നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ നാഴികയും കിലോമീറ്ററും, രാജ്യങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഇഞ്ചും സെൻറീമീറ്ററുമെന്നപോലെ നിരുപയോഗങ്ങളാണ്. സെക്കണ്ടിൽ 1,86,000 നാഴികയെന്ന വേഗത്തിൽ പ്രകാശം ഒരു സംവത്സരംകൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ, ജ്യോതിശ്ശാസ്ത്രത്തിൽ നക്ഷത്രങ്ങളുടെ ദൂരം അളക്കുവാൻ ഉപയോഗിക്കുന്നു.
'ദീപ്തിവൎഷം' (Light Year) എന്ന പേരിലറിയപ്പെടുന്ന ഇത് ഏകദേശം 6 ലക്ഷം കോടി നാഴികയാണു്. നമുക്കു് ഏറ്റവും അടുത്ത (!) നക്ഷത്രം തന്നെ നാലു ദീപ്തിവൎഷം ദൂരെയാണു്. അതായതു്, അതിൽനിന്നും പുറപ്പെടുന്ന പ്രകാശം 4 വൎഷത്തിന്നു ശേഷമാണു ഭൂമിയിലെത്തുന്നതു്. സൂൎയ്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്തുവാൻ വെറും 8½ മിനിറ്റു മാത്രമേ എടുക്കുന്നുള്ളൂ.
നിലാവില്ലാത്ത ശരൽക്കാലരാത്രികളിൽ ആകാശം ശോഭയേറിയതും കുറഞ്ഞതുമായ അനേകസഹസ്രം നക്ഷത്രങ്ങളെക്കൊണ്ടു നിറഞ്ഞതായിക്കാണാം. കൂട്ടത്തിൽ ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റംവരെ വിരിച്ച വെള്ളപ്പട്ടുപോലെ കിടക്കുന്ന ശാന്തഗംഭീരമായ ആകാശഗംഗയെയും നിങ്ങളിൽ ചിലർ കണ്ടിരിക്കാം. സംഖ്യയറ്റ നക്ഷത്രങ്ങളേക്കൊണ്ടു നിറഞ്ഞതാണ് ഈ ആകാശഗംഗയെന്ന് ഒരു ചെറിയ ദൂരദൎശിനിയിൽക്കൂടെ നോക്കിയാൽ കാണാം. "ഗാലക്സി' (Galaxy) എന്ന സാങ്കേതികനാമത്തോടുകൂടിയ ഇതു് 100,000 ദീപ്തിവൎഷത്തോളം വ്യാസമുള്ളതും വണ്ടിച്ചക്രത്തിന്റെ ആകൃതിയോടുകൂടിയതുമായ ഒരു നക്ഷത്രസമൂഹമാണു്. ഇതിലെ ഒരംഗവും<noinclude></noinclude>
6ida3ipi8ayou94b5sxx3imx7btjagx
താൾ:Nakshathrangalude Naattil 1965.pdf/19
106
81299
244984
244584
2026-07-14T13:58:13Z
Peemurali
12614
244984
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" />{| style="width:100%;"
|-
| style="text-align:center;" | നക്ഷത്രങ്ങളുടെ നാട്ടിൽ
| 19
|}</noinclude>ഗ്രഹങ്ങളാൽ അനുഗതനുമായ സൂൎയ്യൻ ഗാലൿസിയുടെ കേന്ദ്രത്തിൽനിന്നും 30,000 ദീപ്തിവൎഷം ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരിടത്തരം നക്ഷത്രമാണു്. ചക്രാകൃതിയിലുള്ള ഈ ഗാലൿസിയുടെ വണ്ണം വെറും 50 ദീപ്തിവൎഷങ്ങൾ മാത്രമാകുന്നു. 10,000 കോടി നക്ഷത്രങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ഗാലൿസിയെങ്കിലും അതിന്റെ പരിമാണത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമാണു് നക്ഷത്രങ്ങളുടെ ആകെയുള്ള പരിമാണം. ഇപ്പോൾ ഉള്ളതിന്റെ ഒരു പത്തുലക്ഷം മടങ്ങു നക്ഷത്രങ്ങളേക്കൂടി അതിൽ സംഘട്ടനഭയം കൂടാതെ നിഷ്പ്രയാസം കൊള്ളിക്കാവുന്നതാണു്. നമ്മുടെ ഗാലൿസിയുടെ ഏററവും അടുത്തതും ഏകദേശം അതിനേപ്പോലെയിരിക്കുന്നതുമായ 'അൻഡ്രോമീഡ' (Andromeda) എന്ന ഗാലൿസിയുടെ ഒരു ഫോട്ടോയാണ് ഒന്നാം പടത്തിൽ കൊടുത്തിരിക്കുന്നതു്. അതിൽനിന്നും ഗാലൿസികളുടെ ഒരു സാമാന്യരൂപം അറിയാവുന്നതാണ്.
ഇത്രയും ഭീമമാണു് നമ്മുടെ ഗാലൿസി. പക്ഷേ, പ്രപഞ്ചത്തിൽ സംഖ്യയറ്റ ഇത്തരം ഗാലൿസികളുണ്ട് . വലിയ ദൂരദൎശിനികളിൽക്കൂടി നോക്കിയാൽ ഏകദേശം
100 കോടി ദീപ്തിവൎഷം ദൂരംവരെ കാണാവുന്നതാണു്. അതു് വ്യാസാൎദ്ധമായ ഗോളത്തിനുള്ളിൽ ഏകദേശം 10 കോടി ഗാലൿസികളെങ്കിലും ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഗാലൿസിയിൽനിന്നു മറെറാന്നിലേക്കുള്ള ശരാശരി ദൂരം 10 ലക്ഷം ദീപ്തിവൎഷങ്ങളാണു്. മേൽ കൊടുത്ത കണക്കുകളിൽനിന്നും സഹാറാ മരുഭൂമിയിൽ ഒരു മണൽത്തരിക്കുള്ള സ്ഥാനം തന്നെ അനന്തമായ ഈ പ്രപഞ്ചത്തിൽ ഭൂമിക്കില്ലെന്നു മനസ്സിലാക്കാവുന്നതാണു്.<noinclude></noinclude>
egxn5hj2752e59ob8lsscc2uzge75tb
താൾ:Nakshathrangalude Naattil 1965.pdf/78
106
81358
244981
243208
2026-07-14T13:52:50Z
Peemurali
12614
/* സാധൂകരിച്ചവ */
244981
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>കവചം, അവരോഹണത്തിന്നുള്ള കാലുകൾ ഇവയൊഴിച്ചാൽ തിരിച്ചു പുറപ്പെടുന്ന ചന്ദ്രനൗകയ്ക്ക് 333 ടൺ ഭാരമുണ്ടാകും. ചന്ദ്രന്റെ ഗുരുത്വാകൎഷണത്തിൽ നിന്നും
വിടുതിനേടുവാൻ 5840 നാഴിക/മണി പ്രവേഗം മതി. 150 സെക്കണ്ടിൽ 215 ടൺ ഇന്ധനമുപയോഗിക്കുമ്പോഴേക്കും 112 നാഴിക ദൂരം സഞ്ചരിച്ച നൗകയുടെ പ്രവേഗം 6500 നാഴിക/മണി ആയിരിക്കും. പിന്നീടു 120 മണിക്കൂറുകൾക്കുള്ളിൽ അതു വാനനിലയത്തിലേക്കുതന്നെ തിരിച്ചെത്തുന്നു. ഭൂമിയിൽ നിന്നും 1500 നാഴിക ഉയര
ത്തിലെത്തിയാൽ റോക്കറ്റുകൾ പ്രവൎത്തിക്കുവാൻ തുടങ്ങുകയും 79 ടൺ ഇന്ധനത്തിന്റെ ദഹനത്തോടുകൂടി അതിന്റെ വേഗത വാനനിലയത്തിന്റെ വേഗതയ്ക്കു തുല്യമായി കുറയുകയും ചെയ്യുന്നു. തിരിച്ചെത്തുന്ന നൗകയുടെ ഭാരം വെറും 39 ടൺ മാത്രമാണ്. യാത്ര പുറപ്പെടുമ്പോൾ 4370 ടണ്ണായിരുന്നുവല്ലോ. വാനനിലയത്തിൽ നിന്നും ഗവേഷകസംഘം കടത്തു റോക്കറ്റുകളിലൂടെ ഭൂമിയിലേക്കു വരുന്നു.
പല സാങ്കേതിക വിഷയങ്ങളും മുൻ കൊടുത്ത വിവരണത്തിൽ വിട്ടുകളഞ്ഞിട്ടുണ്ട്. വിസ്താരഭയത്താലും അധികം സാങ്കേതികമാകുമെന്നു തോന്നിയതിനാലുമാണ്
അതിനു തുനിയാതിരുന്നതു്.
2. ശുക്രാക്രമണം
ചന്ദ്രനിലേക്കുള്ള യാത്ര സാധാരണമായിത്തീൎന്നാൽ നമ്മുടെ അടുത്ത ലക്ഷ്യം ഗ്രഹങ്ങളായിരിക്കും. ആദ്യമായി നമുക്കേറ്റവും അടുത്ത ഗ്രഹങ്ങളായ ശുക്രനും ചൊവ്വ
(കുജൻ-Mars) യുമായിരിക്കും സന്ദർശിക്കപ്പെടുക. ചില കാലങ്ങളിൽ സുൎയ്യോദയത്തിന്നു കുറച്ചുമുമ്പു കിഴക്കെ<noinclude></noinclude>
i5ksblr4n3h3zz6pxq1lhoxx14ui6dl
താൾ:Nakshathrangalude Naattil 1965.pdf/79
106
81359
244980
243209
2026-07-14T13:48:34Z
Peemurali
12614
/* സാധൂകരിച്ചവ */
244980
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ചക്രവാളത്തിലും മററു ചില കാലങ്ങളിൽ സൂൎയ്യാസ്തമനത്തിനുശേഷം കുറച്ചു നേരത്തേക്കു പടിഞ്ഞാറൻ ചക്രവാളത്തിലും അതീവ ശോഭയോടുകൂടി ചാഞ്ചല്യമില്ലാതെ പ്രകാശിക്കുന്ന ഒരു നക്ഷത്രം നിങ്ങളിൽ ചിലർ കണ്ടിരിക്കും. പ്രഭാതതാരം (Morning Star), സന്ധ്യാ താരം (Evening Star) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് വാസ്തവത്തിൽ ഒരു നക്ഷത്രമല്ല, ശുക്രൻ എന്ന ഗ്രഹമാണ്. ശുക്രൻ ഭൂമിയേക്കാൾ സൂൎയ്യന്നടുത്തതാണ്. ശരാശരി 6,72,00,000 നാഴിക ദൂരെയായി അതു് 224 ദിവസങ്ങൾകൊണ്ട് ഒരുവട്ടം സൂൎയ്യനെ ചുറ്റുന്നു. ഭൂമിക്കു് ഏറ്റവും അടുത്ത സന്ദൎഭത്തിൽ ശുക്രനിലേക്ക് ഏകദേശം 2½ കോടി നാഴിക ദൂരമുണ്ട്. 7,700 നാഴിക വ്യാസമുള്ള അത് ഭൂമിയോട് ഏറ്റവും അധികം സാദൃശ്യമുള്ള ഗ്രഹമാണെന്നാണു വിശ്വസിക്കപ്പെടുന്നത്. അതിന്റെ ദ്രവ്യരാശി ഭൂമിയുടേതിന്റെ 83 ശതമാനമാകുന്നു. സദാ, ശുഭ്രമായ ഒരുതരം മേഘപടലത്താൽ ആവരണം ചെയ്യപ്പെട്ടിട്ടുള്ളതിനാലും ഉറപ്പിക്കുവാൻ അടയാളങ്ങളൊന്നുമില്ലാത്തതിനാലും ശുക്രനിലെ ദിനത്തിന്റെ ദൈർഘ്യമെത്രയെന്ന് ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. ഭ്രമണാക്ഷവും
പരിവൎത്തനതലവും തമ്മിലുള്ള ചരിവും -ഇതാണു് കാലാവസ്ഥകളെ നിൎണ്ണയിക്കുന്നതു്- എത്രയെന്നറിഞ്ഞുകൂടാ. ശുക്രന്റെ അന്തരീക്ഷം ജീവിതത്തിനു സഹായകമാകുമോ? അവിടെ എന്തെങ്കിലും തരത്തിലുള്ള ജീവനുണ്ടോ? സ്ഥലപ്രകൃതിയെന്താണ്? അവിടെ ചെന്നാൽ മാത്രം അറിയാവുന്ന പ്രശ്നങ്ങളാണ് ഇവയെല്ലാം. ഒരു ആകാശനൗകയിൽ നാം ശുക്രനിലേക്കു യാത്ര പുറപ്പെട്ടു
വെന്നു വിചാരിക്കുക. 8-ാം ചിത്രത്തിൽ നൗകയുടെ സഞ്ചാരപഥം കുറിച്ചിരിക്കുന്നു. വാനനിലയത്തിന്റെ<noinclude></noinclude>
36qqob5crfnec74mcqks5hwee8m5was
താൾ:Nakshathrangalude Naattil 1965.pdf/80
106
81360
244978
243210
2026-07-14T12:47:39Z
Peemurali
12614
/* സാധൂകരിച്ചവ */
244978
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
ശുക്രനൗകയുടെ പഥം
ചിത്രം 8
ഭൂമിക്കു ചുററുമുള്ള പ്രവേഗവും രണ്ടിനും പൊതുവായ സൂൎയ്യപ്രദക്ഷിണപ്രവേഗവും വേണ്ടവണ്ണം കണക്കിലെടുക്കുകയും തക്കസമയത്തു പുറപ്പെടുകയും ചെയ്തില്ലെങ്കിൽ
നമ്മുടെ ആകാശനൗക ശുക്രനിലെത്തുകയില്ല; സൂൎയ്യനെ ചുററുന്ന ഒരു ഗ്രഹമായിത്തീരുകയാണുണ്ടാകുക. പുറപ്പെടുമ്പോൾ ആകാശനൗകയ്ക്കു മണിക്കൂറിൽ 25,700 നാഴിക പ്രവേഗം ഉണ്ടായിരുന്നുവെങ്കിൽ, ശുക്രനിലെത്തുവാൻ 146 ദിവസമെടുക്കുന്നു. ശുക്രന്റെയും ഭൂമിയുടെയും ഇടയിലുള്ള ഗുരുത്വാകൎഷണങ്ങളുടെ സന്തുലിതമേഖലയിൽ എത്തുമ്പോഴേക്കും അതിന്റെ പ്രവേഗംതന്നെ തുച്ഛമാകുമെങ്കിലും അവിടുന്നങ്ങോട്ട് ശുക്രന്റെ ആകൎഷണത്താൽ ക്രമത്തിൽ വേഗത വർദ്ധിച്ചുവന്നു് അവസാനം 23,900 നാഴിക / മണിക്കൂറോളമാകുന്നു. അതിസാന്ദ്രതയുള്ള ഒരു അന്തരീക്ഷത്തിന്റെ ഘൎഷണമുപയോഗിച്ചു് ഈ വേഗത<noinclude></noinclude>
m0r8pzy64tf0mdulu9m0frjxvffog3m
244979
244978
2026-07-14T12:49:23Z
Peemurali
12614
244979
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>
[[പ്രമാണം:Pic for page 72.png|ശുക്രനൗകയുടെ പഥം]]
ചിത്രം 8
ഭൂമിക്കു ചുററുമുള്ള പ്രവേഗവും രണ്ടിനും പൊതുവായ സൂൎയ്യപ്രദക്ഷിണപ്രവേഗവും വേണ്ടവണ്ണം കണക്കിലെടുക്കുകയും തക്കസമയത്തു പുറപ്പെടുകയും ചെയ്തില്ലെങ്കിൽ
നമ്മുടെ ആകാശനൗക ശുക്രനിലെത്തുകയില്ല; സൂൎയ്യനെ ചുററുന്ന ഒരു ഗ്രഹമായിത്തീരുകയാണുണ്ടാകുക. പുറപ്പെടുമ്പോൾ ആകാശനൗകയ്ക്കു മണിക്കൂറിൽ 25,700 നാഴിക പ്രവേഗം ഉണ്ടായിരുന്നുവെങ്കിൽ, ശുക്രനിലെത്തുവാൻ 146 ദിവസമെടുക്കുന്നു. ശുക്രന്റെയും ഭൂമിയുടെയും ഇടയിലുള്ള ഗുരുത്വാകൎഷണങ്ങളുടെ സന്തുലിതമേഖലയിൽ എത്തുമ്പോഴേക്കും അതിന്റെ പ്രവേഗംതന്നെ തുച്ഛമാകുമെങ്കിലും അവിടുന്നങ്ങോട്ട് ശുക്രന്റെ ആകൎഷണത്താൽ ക്രമത്തിൽ വേഗത വർദ്ധിച്ചുവന്നു് അവസാനം 23,900 നാഴിക / മണിക്കൂറോളമാകുന്നു. അതിസാന്ദ്രതയുള്ള ഒരു അന്തരീക്ഷത്തിന്റെ ഘൎഷണമുപയോഗിച്ചു് ഈ വേഗത<noinclude></noinclude>
rnfgklt1fo3oc5yi4hf63v7ckm1u8eu
താൾ:Nakshathrangalude Naattil 1965.pdf/81
106
81361
244977
243211
2026-07-14T12:42:46Z
Peemurali
12614
/* സാധൂകരിച്ചവ */
244977
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>കുറേ കുറയ്ക്കുകയും അവസാനം ബ്രേക്ക് റോക്കററുകൾകൊണ്ടു് തീരെ ഇല്ലാതാക്കുകയും ചെയ്തിട്ടാണു് ശുക്രനിലിറങ്ങുന്നത്. മാസങ്ങളോളം നീണ്ടുനില്ക്കുന്നതായിരിക്കും അവിടത്തെ താമസം. ഭൂമിയും ശുക്രനും വീണ്ടും സൗകൎയ്യപ്രദങ്ങളായ സ്ഥാനങ്ങളിൽ എത്തിയാൽ മടക്കയാത്ര ആരംഭിക്കാം. ശുക്രന്റെ ഗുരുത്വാകൎഷണത്തിൽനിന്നും വിടുതിനേടുവാൻ ചുരുങ്ങിയതു് 23,900 നാഴിക / മണി വേഗത വേണം. മൊത്തത്തിൽ, ശുക്രനിലേക്കു പോയി വരുവാൻ രണ്ടു കൊല്ലത്തോളം പിടിക്കും.
3. കുജവിജയം
അടുത്ത താവളം കുജൻ (ചൊവ്വ) ആണ്. ശാസ്ത്രലോകത്തിൽ അങ്ങേയറ്റം വിവാദവിഷയമായിത്തീർന്നിട്ടുള്ള ഒരു ഗ്രഹമാണു ചൊവ്വ. അതിന്റെ പരിവൎത്തന
പഥം ഭൂമിയുടേതിൽനിന്നും പുറമേയാണു്. സൂൎയ്യനിൽ നിന്നും ശരാശരി 1,41,50,000 നാഴിക ദൂരെയായ അതിലേക്ക് ഏററവും അടുത്തസമയത്തു് ഭൂമിയിൽനിന്നു
മൂന്നരക്കോടി നാഴിക ദൂരമുണ്ടു്. ചൊവ്വയുടെ വ്യാസം ഭൂമിയുടെ പകുതിയും ദ്രവ്യരാശി ഏകദേശം പത്തിലൊന്നുമാണു്. 24 മണിക്കൂർ 38 മിനിററിൽ അതു് തന്റെ അച്ചുതണ്ടിന്മേൽ ഒരു പ്രാവശ്യം ചുററുന്നു. വലിയ ദൂരദൎശിനികളിൽക്കൂടെ നോക്കിയാൽ ചൊവ്വയുടെ ഉപരിതലത്തിന്റെ പല സവിശേഷതകളും കാണാം. ചെമ്പിച്ച നിറമുള്ള ചൊവ്വാതലത്തിൽ അങ്ങിങ്ങായി ചില ഇരുണ്ട മേഖലകളും ധ്രുവപ്രദേശങ്ങളിൽ വെളുത്ത മകുടങ്ങളും ഉണ്ടു്. ചെമ്പിച്ച നിറമുള്ള സ്ഥലങ്ങൾ, മരുഭൂമികളും, ഇരുണ്ട പ്രദേശങ്ങൾ സസ്യങ്ങൾ വളരുന്നയിടവും ധ്രുവമകുടങ്ങൾ ഹിമവുമാണെന്നാണ് അനുമാനിക്കപ്പെ<noinclude></noinclude>
jmoopilhbixyvqcx6wxj8ylxui8aeoj
താൾ:Nakshathrangalude Naattil 1965.pdf/82
106
81362
244976
243212
2026-07-14T12:38:06Z
Peemurali
12614
/* സാധൂകരിച്ചവ */
244976
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>ട്ടിട്ടുള്ളത്. അവിടത്തെ നേൎത്തതായ അന്തരീക്ഷം താഴ്ന്നതരം സസ്യങ്ങൾക്കു മതിയാകുമെന്നും തണുപ്പു് ജീവിതത്തെ അസാദ്ധ്യമാക്കുകയില്ലെന്നും വിചാരിക്കുന്നു. പല പേരുകേട്ട ജ്യോതിശ്ശാസ്ത്രജ്ഞന്മാരും ഈ അടയാളങ്ങൾക്കു പുറമേ, തലങ്ങും വിലങ്ങുമായി നീണ്ടുകിടക്കുന്ന പല ഋജുരേഖകളും ചൊവ്വാബിംബത്തിന്മേൽ
കണ്ടിട്ടുണ്ടു്. സുപ്രസിദ്ധ ഇററാലിയൻ ജ്യോതിശ്ശാസ്ത്രജ്ഞനായ 'ഗിയോവാന്നി ഷിയാപരേല്ലി'യാണു് 1877-ൽ ആദ്യമായി ഇവയെ കണ്ടതു്. അദ്ദേഹം അവയെ കനാലുകൾ (Canals) എന്നു വിളിച്ചു. ഏറെത്താമസിയാതെതന്നെ, ചൊവ്വയിൽ നമ്മേപ്പോലെയോ, അതിൽ കൂടുതലോ സംസ്കാരവും ശാസ്ത്രപുരോഗതിയും സിദ്ധിച്ചിട്ടുള്ള ജീവികൾ ഉണ്ടെന്നും, കൃഷിയാവശ്യത്തിനായി അവർ വെട്ടിയ തോടുകൾക്കുചുറ്റും വളരുന്ന വൃക്ഷങ്ങളാണു് ഈ രേഖകൾ എന്നും പല പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുവാൻ തുടങ്ങി. പറക്കുംതളികകളും ചൊവ്വാമനുഷ്യരും രക്തരാക്ഷസരുമെല്ലാം ശാസ്ത്രകഥകളിൽ
പ്രസിദ്ധമായിത്തീൎന്നതു് ഇതിനെ അടിസ്ഥാനമാക്കിയാണ്. ചൊവ്വയിലെ അന്തരീക്ഷത്തിലെ ഘടകങ്ങൾ എന്തെല്ലാമാണ്, അവിടത്തെ താപനിലയെന്താണ്, വല്ലതരത്തിലുള്ള ജീവിതവും അവിടെയുണ്ടോ? മുതലായ രസാവഹവും ഗൗരവമേറിയതുമായ പ്രശ്നങ്ങൾക്ക് ഈ നൂറ്റാണ്ടിൽത്തന്നെ ദൃൿസാക്ഷികൾ ഉത്തരം നല്കുമെന്നു പ്രതീക്ഷിക്കാം. ചൊവ്വയിലേക്കുള്ള യാത്രയും ദുർഘടം പിടിച്ചതാണു്. ഭൂമിയുടെയും ചൊവ്വയുടെയും സ്ഥാനങ്ങളും അവയുടെ ചലനങ്ങളും എല്ലാം ആസ്പദമാക്കി തക്കതായ ഒരു പന്ഥാവിൽക്കൂടെ വേണം യാത്രചെയ്യുവാൻ. 250-ൽപരം ദിവസങ്ങൾ നീണ്ടുനില്ക്കുന്ന ഒരു യാത്രയായിരിക്കും ഇത്.<noinclude></noinclude>
ghdqanbluh43g4mvrq66bcrvcz1krp2
താൾ:Nakshathrangalude Naattil 1965.pdf/83
106
81363
244973
243213
2026-07-14T12:24:59Z
Peemurali
12614
/* സാധൂകരിച്ചവ */
244973
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>രണ്ടുകൊല്ലത്തിനുശേഷമേ തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. 9-ാം ചിത്രത്തിൽ ചൊവ്വയിലേക്കുള്ള യാത്രയുടെ ഒരു പഥം കാണിച്ചിരിക്കുന്നു.
[[പ്രമാണം:Pic for page 75.png|ചൊവ്വയിലേക്കുള്ള യാത്രാ പഥം]]
ചിത്രം 9
ബുധൻ, ശനി, വ്യാഴം മുതലായ മററുലോകങ്ങളിലേക്കുള്ള യാത്രകൾ ഇത്രയും സുകരമല്ല. ഏററവും ചുരുങ്ങിയ ഇന്ധനമേ ഉപയോഗിക്കുന്നുള്ളുവെങ്കിൽ യാത്ര വളരെയധികം ദീർഘിച്ചതായിരിക്കും. പ്രാരംഭപ്രവേഗം ഏതാനും ശതമാനം വൎദ്ധിപ്പിക്കുകയാണെങ്കിൽക്കൂടി യാത്രാസമയം വളരെയധികം കുറയ്ക്കുവാൻ സാധിക്കുന്നതാണ്. 3-ാം പട്ടിക നോക്കുക. ഈ സൌരമണ്ഡലത്തിൽപ്പെട്ട
ലോകങ്ങൾ തന്നെ എത്ര ദൂരെയാണ്. പക്ഷേ, ഇപ്പോഴത്തെ നമ്മുടെ അറിവുവെച്ചു നോക്കുമ്പോൾ ഇവയിലൊന്നുംതന്നെ മനുഷ്യരേയോ അതുപോലെയുള്ള ജീവികളേ<noinclude></noinclude>
trwtvwk61h17w2cxcc8u7n8qxlaifzl
244974
244973
2026-07-14T12:27:50Z
Peemurali
12614
244974
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>രണ്ടുകൊല്ലത്തിനുശേഷമേ തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. 9-ാം ചിത്രത്തിൽ ചൊവ്വയിലേക്കുള്ള യാത്രയുടെ ഒരു പഥം കാണിച്ചിരിക്കുന്നു.
[[പ്രമാണം:Pic for page 75.png|ചൊവ്വയിലേക്കുള്ള യാത്രാ പഥം]]
<center>
ചിത്രം 9
<center>
ബുധൻ, ശനി, വ്യാഴം മുതലായ മററുലോകങ്ങളിലേക്കുള്ള യാത്രകൾ ഇത്രയും സുകരമല്ല. ഏററവും ചുരുങ്ങിയ ഇന്ധനമേ ഉപയോഗിക്കുന്നുള്ളുവെങ്കിൽ യാത്ര വളരെയധികം ദീർഘിച്ചതായിരിക്കും. പ്രാരംഭപ്രവേഗം ഏതാനും ശതമാനം വൎദ്ധിപ്പിക്കുകയാണെങ്കിൽക്കൂടി യാത്രാസമയം വളരെയധികം കുറയ്ക്കുവാൻ സാധിക്കുന്നതാണ്. 3-ാം പട്ടിക നോക്കുക. ഈ സൌരമണ്ഡലത്തിൽപ്പെട്ട
ലോകങ്ങൾ തന്നെ എത്ര ദൂരെയാണ്. പക്ഷേ, ഇപ്പോഴത്തെ നമ്മുടെ അറിവുവെച്ചു നോക്കുമ്പോൾ ഇവയിലൊന്നുംതന്നെ മനുഷ്യരേയോ അതുപോലെയുള്ള ജീവികളേ<noinclude></noinclude>
0ydt0v9n8q4mshh9xdp5cf6x6tuo65d
244975
244974
2026-07-14T12:33:54Z
Peemurali
12614
244975
proofread-page
text/x-wiki
<noinclude><pagequality level="4" user="Peemurali" /></noinclude>രണ്ടുകൊല്ലത്തിനുശേഷമേ തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. 9-ാം ചിത്രത്തിൽ ചൊവ്വയിലേക്കുള്ള യാത്രയുടെ ഒരു പഥം കാണിച്ചിരിക്കുന്നു.
[[പ്രമാണം:Pic for page 75.png|ചൊവ്വയിലേക്കുള്ള യാത്രാ പഥം]]
ചിത്രം 9
ബുധൻ, ശനി, വ്യാഴം മുതലായ മററുലോകങ്ങളി ലേക്കുള്ള യാത്രകൾ ഇത്രയും സുകരമല്ല. ഏററവും ചുരുങ്ങി
യ ഇന്ധനമേ ഉപയോഗിക്കുന്നുള്ളുവെങ്കിൽ യാത്ര വളരെയധികം ദീർഘിച്ചതായിരിക്കും.പ്രാരംഭപ്രവേഗം ഏ
താനും ശതമാനം വൎദ്ധിപ്പിക്കുകയാണെങ്കിൽക്കൂടി യാത്രാ
സമയം വളരെയധികം കുറയ്ക്കുവാൻ സാധിക്കുന്നതാണ്.
3-ാം പട്ടിക നോക്കുക. ഈ സൌരമണ്ഡലത്തിൽപ്പെട്ട
ലോകങ്ങൾ തന്നെ എത്ര ദൂരെയാണ്. പക്ഷേ, ഇപ്പോഴ
ത്തെ നമ്മുടെ അറിവുവെച്ചു നോക്കുമ്പോൾ ഇവയിലൊ
ന്നുംതന്നെ മനുഷ്യരേയോ അതുപോലെയുള്ള ജീവികളേ<noinclude></noinclude>
2uyvbj6aeeelw1fvqxf22m9d8i694ww
താൾ:Pellisum Melisandayum (Changampuzha).pdf/16
106
82038
245039
241639
2026-07-15T11:06:30Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245039
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>കത്തു കിട്ടുന്നതിന്റെ മൂന്നാമത്തെ ദിവസം, സമുദ്രത്തെ അഭിവീക്ഷിച്ചുകൊണ്ടു നിൽക്കുന്ന ആ ഗോപുരത്തിന്റെ മുകളിൽ
ഒരു വിളക്കു കത്തിക്കുക. ഞങ്ങളുടെ കപ്പലിന്റെ മുകൾത്തട്ടിൽ നിന്നു കൊണ്ടു നോക്കി ഞാനതു കണ്ടുപിടിച്ചുകൊള്ളാം.
അങ്ങനെ ചെയ്യാത്ത പക്ഷം പിന്നേയും ഞാൻ പോകും; ഒരിക്കലും പിന്നെ തിരിച്ചുവരികയുമില്ല'.....
നിങ്ങൾ ഇതിനെന്തു പറയുന്നു?
ആർക്കേൽ
യാതൊന്നുമില്ല. മിക്കവാറും അവനു ചെയ്യാനുണ്ടായിരുന്നതു് അവൻ ചെയ്തു കഴിഞ്ഞു. എനിക്കു പ്രായം കുറെ ഏറെയാ
യി. എന്നിരുന്നാലും, ഒരിക്കലും, ഒരൊററ നിമിഷം പോലും,
എനിക്ക് എന്നെത്തന്നെ എന്നിൽ വ്യക്തമായിട്ടൊന്നു കാണാൻ കഴിഞ്ഞിട്ടില്ല; അങ്ങിനെയിരിക്കെ, അന്യന്മാരുടെ പ്ര
വൃത്തികളിൽ വിധി കല്പിക്കുവാൻ എന്നെ നിങ്ങൾക്കെങ്ങനെ
ഉപകരിക്കും? എന്നെക്കുറിച്ച തന്നെ ഒരു വിധികല്പിക്കുവാനുള്ള കെല്പ് എനിക്കില്ല.... ഒരുവൻ തന്റെ കണ്ണുകൾ അടയ്ക്കാത്ത
പക്ഷം എപ്പോഴും അയാൾക്കു തെററു പററുന്നു. അവന്റെ
പ്രവൃത്തി വിചിത്രമായിട്ടുള്ള ഒന്നാണെന്നു നമുക്കു തോന്നിയേ
യ്ക്കാം; അത്രയേ ഉള്ളു! കൊല്ലങ്ങളേക്കൊണ്ട് അളന്നു നോക്കു
മ്പോൾ അവനു പ്രായം അല്പം കടന്നിട്ടുണ്ടായിരിക്കാം. കഥ
യില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ഒരു കിണററിനരികെ
കണ്ടെത്തിയ ഒരു പെൺകിടാവിനെ അവൻ പൂൎണ്ണമനസ്സോടെ
വിവാഹം കഴിച്ചിരിക്കുന്നു........നമുക്കിതു വിചിത്രമായിത്തോ
ന്നാം. എന്തുകൊണ്ടെന്നാൽ, വിധിവിഹിതങ്ങളുടെ തെററാ
യ വശങ്ങൾ മാത്രമേ നമുക്കു കാണാൻ കഴിവുള്ളൂ ......... നമ്മുടെ
സ്വന്തമായിട്ടുള്ളവയുടെ പോലും തെറ്റായ വശം! ഇതുവരെ അ
വൻ എന്റെ ഉപദേശം അനുസരിച്ച് എപ്പോഴും പ്രവൎത്തി
ച്ചിട്ടുണ്ട്. ഉർസുലാരാജകുമാരിയുടെ വിവാഹാൎത്ഥിയായി പ<noinclude></noinclude>
qxrayj5j6rf59kzlemgrt3cgwpubkun
താൾ:Pellisum Melisandayum (Changampuzha).pdf/17
106
82039
245043
244769
2026-07-15T11:29:03Z
Peemurali
12614
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245043
proofread-page
text/x-wiki
<noinclude><pagequality level="3" user="Peemurali" /></noinclude>റഞ്ഞയച്ച് അവനെ
സൗഭാഗ്യവാനാക്കിത്തീൎക്കണമെന്നു
ഞാൻ വിചാരിച്ചു...... ഏകാന്തത ഒരിക്കലും അവനു സഹ്യമായിരുന്നില്ല. അവന്റെ ഭാൎയ്യയുടെ മരണത്തിനുശേഷം സദാ
അവൻ തനിച്ചിരുന്നു ദുഃഖിക്കുകയായിരുന്നു. ഈ വിവാഹം
നീണ്ട നീണ്ട സമരങ്ങൾക്കും ചിരകാലമായി നിലനിന്നുപോ
രുന്ന ശത്രുതകൾക്കും ഒരന്ത്യവിരാമം ഇടുമായിരുന്നു...... അതങ്ങ
നെ ചെയ്യണമെന്ന് അവൻ നിശ്ചയിച്ചില്ല. അവനെങ്ങനെ
തീരുമാനിച്ചോ അതുപോലെതന്നെയാകട്ടെ.... വിധിയുടെ വഴി
യിൽ കരുതിക്കൂട്ടി ഞാനൊരിക്കലും ഒരു പ്രതിബന്ധമായി
നിന്നിട്ടില്ല. അവന്റെ ഭാവി എന്നേക്കാൾ നന്നായിട്ടവനാ
ണറിവ്. ഉദ്ദേശശൂന്യങ്ങളായ സംഭവങ്ങൾ എന്നൊരു കാൎയ്യംതന്നെ, ഒരുപക്ഷേ, ഇല്ലെന്നു വരാം.
ജെനെവീവ്
അവൻ എല്ലായ്പോഴും അതിബുദ്ധിമാനും, വലിയ ഗൗര
വക്കാരനും, നല്ല മനക്കരുത്തുള്ളവനുമായിരുന്നു.... പെല്ലീസായിരുന്നെങ്ങിൽ എനിക്കു മനസ്സിലാക്കാം.പക്ഷേ അവൻ....
അതും, അവന്റെ പ്രായത്തിൽ.... ആട്ടെ, ഒന്നാലോചിച്ചുനോ
ക്കൂ, ആരെയാണവൻ നമ്മുടെ കൂട്ടത്തിലേ കൊണ്ടുവ
രാൻ പോകുന്നതു്? നിരത്തുവക്കിൽ നിന്നു
തൂക്കിയെടുത്ത
ഒരപരിചിത ജീവി. അവന്റെ ഭാൎയ്യയുടെ മരണത്തിനുശേഷം
അവന്റെ മകനു്, കൊച്ചു 'നിയോൾഡി'നു വേണ്ടി മാത്രമാ
ണ് അവൻ ജീവിച്ചു പോന്നത്; വീണ്ടും വിവാഹം കഴിക്കുന്ന
കാൎയ്യത്തിൽ അവൻ ഞെരുങ്ങിപ്പിടിച്ചൊന്നു മൂളിയതുതന്നെ
നിങ്ങൾ അതാഗ്രഹിച്ചതുകൊണ്ടു മാത്രമാണു്........ എന്നിട്ടി
പ്പോൾ... കാട്ടിൽനിന്നു കിട്ടിയ ഒരു കൊച്ചുപെൺകിടാവ്....
അവൻ എല്ലാം മറന്നുപോയിരിക്കുന്നു.... നാമിനി എന്തു ചെയ്യാനാണ്?<noinclude></noinclude>
me66bua8qlxvclne728kl8xav6w2fdq
താൾ:Pellisum Melisandayum (Changampuzha).pdf/116
106
82163
245034
241779
2026-07-15T10:51:46Z
Peemurali
12614
245034
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
ലിസാന്ദ
എന്തെന്നാൽ, വല്ലാത്ത തണുപ്പായിരിക്കുന്നു... ഇല ക
എല്ലാം കൊഴിഞ്ഞു കഴിഞ്ഞു! ഒന്നും ബാക്കിനില്പില്ല........
നിനക്കു തണുക്കുന്നുണ്ടോ? ജനലുകൾ അടച്ചിടുന്നതു
ഇഷ്ടപ്പെടുന്നോ?........
നി
ഇല്ലില്ല....സൂയ്യൻ കടലിന്റെ അടിത്തട്ടിൽ എത്തിച്ചേ
രുന്നതുവരെ വേണ്ട... സൂതാ മെല്ലെ മെല്ലെയങ്ങനെ താഴുക
യാണ്.... പിന്നെ, ശീതകാലം ആരംഭിച്ചതു വാസ്തവമാണോ
ആർക്കൽ
അതെ ശീതകാലം നിനക്കിഷ്ടമല്ലേ?
മെലിസാന്ദ
ഓ! അല്ല. തണുപ്പെനിക്കു ഭയമാണ്. വലിയ തണു
നെ ഞാൻ വല്ലാതെ പേടിച്ചിരിക്കയാണ്.
നിനക്കു കൂടുതൽ സുഖം തോന്നുന്നോ?
മെലിസാന്ദ
ഉവ്വ് ഉവ്വ് എനിക്കിപ്പോൾ ഒരുതരത്തിലുള്ള ഉൽ
യും ഉണ്ടാകുന്നില്ല........
നിനക്കു നിന്റെ കുഞ്ഞിനെ കാണാ
എന്തു കുഞ്ഞ് ?
111
Digitized By Kerala Sahitya Akademi<noinclude></noinclude>
e1lgq6010wdn7gf7bvs4rrliyprrk6t
താൾ:Pellisum Melisandayum (Changampuzha).pdf/117
106
82164
245032
241780
2026-07-15T10:51:13Z
Peemurali
12614
245032
proofread-page
text/x-wiki
<noinclude><pagequality level="1" user="Manojk" /></noinclude>പെല്ലീസും മെലിസാന്ദയും
പൊൻ കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ടു്..
ലിസാന്ദ
അവൾ എവിടെ ?
ആർ
ഇവിടെ........
ലിസാന്ദ
ഇതു ബഹു വിചിത്രമായിരിക്കുന്നു... അവളെ ഒന്നെ
ക്കാൻ എനിക്കെന്റെ കൈ പൊക്കാൻ കഴിയുന്നില്ല....
ഇപ്പോഴും നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നതു കൊണ്ടാ
ഞാൻ തന്നെ അവളെ പിടിച്ചുകൊള്ളാം; നോക്കൂ!
ലിസാന്ദ
അവൾ പുഞ്ചിരിയിടുകയല്ല....അവൾ ചെറുതാണ് ....
അവൾ കരയാൻ പോകുന്നു....പാവം, എനിക്കവളിൽ അനു
DEVI
വേലക്കാരികൾ ഓരോരുത്തരായി പതുക്കെപ്പതുക്കെ മു
റിയിലേയും കടന്നുവന്നു, ശബ്ദമുണ്ടാക്കാതെ ഒറ്റവരിയായി
ഗോളാഡ് (പെട്ടെന്നെഴുന്നേററ്)
എന്താണിത്? ഈ പെണ്ണുങ്ങളെല്ലാം ഇവിടെ എന്തു
ഡോക്ടർ
118
Digitized By Kerala Sahitya Akademi<noinclude></noinclude>
lvxnhdrthn9ercvyhd5m5iypsdjv137
താൾ:1941-pathramimamsa.pdf/1
106
83717
245008
243843
2026-07-15T10:30:05Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245008
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/2
106
83718
245009
243844
2026-07-15T10:30:24Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245009
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/3
106
83719
245010
243845
2026-07-15T10:30:44Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245010
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/4
106
83720
245011
243846
2026-07-15T10:31:01Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245011
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/107
106
83722
245018
243848
2026-07-15T10:33:08Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245018
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/106
106
83723
245017
243849
2026-07-15T10:32:53Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245017
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/105
106
83724
245016
243850
2026-07-15T10:32:36Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245016
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/104
106
83725
245015
243851
2026-07-15T10:32:24Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245015
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/103
106
83726
245014
243852
2026-07-15T10:32:07Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245014
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/102
106
83727
245013
243853
2026-07-15T10:31:52Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245013
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/101
106
83728
245006
243854
2026-07-15T10:27:42Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245006
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശ്ലോകം - 70.
ആചാൎയ്യപാദങ്ങളാൽ നിർദ്ദിഷ്ടങ്ങളായ പന്ഥാക്കളിൽ കൂടി നിങ്ങൾ പ്രയാണം ചെയ്യുന്നപക്ഷം നിങ്ങൾക്കു യാതൊരപകടവും പിണയാതെ ഭഗവാൻ കാത്തു
കൊള്ളുന്നതാകുന്നു.
ശുഭം - മംഗളകരമായ പൎയ്യവസാനത്തെ കുറിയ്ക്കുന്നു.<noinclude></noinclude>
dx4k3so31r8xv7zwtaco8se9l5f1jgb
താൾ:1982-dhikkariyude-kathal-c-j-thomas.pdf/1
106
83869
245021
244056
2026-07-15T10:37:25Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245021
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/2
106
83871
245022
244059
2026-07-15T10:37:42Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245022
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/11
106
83872
245042
244060
2026-07-15T11:26:01Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245042
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തിലും നമ്പൂതിരിയെ കാണുകയില്ല. ഇങ്ങനെ സഹസ്രാബ്ദങ്ങളായി ഒരനാരോഗ്യകരമായ പാരമ്പൎയ്യമാണു് നമ്പൂതിരിക്കു ലഭിച്ചത്. ഇതിനും പുറമെ തർക്കവും വേദവും ശാന്തിയുമായി കഴിച്ചകാലം ചൂഷണത്തിന്റേയും
വഞ്ചനയുടേയും അലസതയുടേയും പൎയ്യായമാണു്. ഇതുകൊണ്ടും നമ്പൂതിരി നശിക്കുകയില്ലായിരുന്നു, വർഗ്ഗശുദ്ധി കാക്കണമെന്നു നിർബ്ബന്ധമില്ലായിരുന്നെങ്കിൽ. സുഖഭോഗങ്ങൾക്ക് അബ്രാഹ്മണസ്ത്രീകളും പുത്രോല്പാദനത്തിനുമാത്രം സജാതീയ സ്ത്രീകളും എന്ന ഏർപ്പാടാണ് വർഗ്ഗത്തെ നശിപ്പിച്ചത്. വേണ്ടത്ര ജനസംഖ്യാ ശക്തിയില്ലാതെ വന്നതുകൊണ്ട് സ്വാധീനശക്തി മതത്തിന്റെ അന്ധവിശ്വാസങ്ങളിന്മേൽ മാത്രം ഉറച്ചുനിന്നു. അന്ധവിശ്വാസങ്ങൾ തകർന്നു തുടങ്ങിയപ്പോൾ മണലിന്മേൽ പണിത വീടുപോലെയായി.
ഇനി ചിന്താഗതി ആകെയൊന്നു മാറ്റിയേ തീരൂ. വർഗ്ഗത്തിൽ പുതിയ രക്തം കുത്തിവെയ്ക്കുകതന്നെ വേണം. മനുഷ്യൻ പരിതഃസ്ഥിതികളുടെ മാത്രം സൃഷ്ടിയല്ല. പാരമ്പൎയ്യവും അതിപ്രധാനമാണ്. ചെടികൾക്കും മൃഗങ്ങൾക്കും വർണ്ണസങ്കരം പ്രയോഗികമാണെങ്കിൽ മനുഷ്യനും അത് ഉത്തമമാണ്. അറബികളുമായി വൻതോതിൽ മിശ്രവിവാഹം നടത്തുക. ഇന്നത്തെ പരിതഃസ്ഥിതിയിൽ അങ്ങനെയൊരു പ്രസ്ഥാനം തുടങ്ങാൻ നിങ്ങൾക്കു കഴിവുണ്ടാകുമോ എന്നു് ഞാൻ സംശയിക്കുന്നു. പക്ഷേ, ഒന്നു നിങ്ങൾക്കു കഴിയും. അതിനെപ്പറ്റി ചിന്തിക്കുക, പഠിക്കുക, അതിനാരെങ്കിലും മുതിർന്നാൽ അതിൻമേൽ ചെളിവാരിയെറിയാനും സ്മാർത്തവിചാരം നടത്താനും ഉള്ള ആഗ്രഹം കുറയ്ക്കുക.
ഒന്നുകൂടി ചോദിക്കട്ടെ. ഇനി നിങ്ങളെ ആദ്യം 'തിരുമേനി' എന്നു വിളിക്കുന്ന ആളിനെ കരണത്തടിക്കാമോ? ആ വിളി ഇന്നു നിങ്ങളെ അധിക്ഷേപിക്കുകയാണ്.
തല്ക്കാലം നിറുത്തട്ടെ. പറഞ്ഞതൊന്നും തെറ്റിദ്ധരിക്കുകയില്ലല്ലോ.
എന്നും നിങ്ങളുടെ<br>
സി. ജെ. തോമസ്<noinclude></noinclude>
dvdc6ysqzi6g4vu2dytuyhqug73g8kw
താൾ:1982-dhikkariyude-kathal-c-j-thomas.pdf/3
106
83885
245023
244073
2026-07-15T10:40:14Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245023
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
<big>ധിക്കാരിയുടെ കാതൽ</big><br>
10-00<noinclude></noinclude>
78ixhzlvaezy6ae0eend3k8ksruilse
245024
245023
2026-07-15T10:40:51Z
Radhan K Moolad
13275
245024
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
<br>
<br>
<br>
<big>ധിക്കാരിയുടെ കാതൽ</big><br>
10-00<noinclude></noinclude>
f31aarqf9v3nrt1tjn85hmwz9az05v5
245025
245024
2026-07-15T10:41:19Z
Radhan K Moolad
13275
245025
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
<br>
<br>
<br>
<br>
<br>
<br>
<big>ധിക്കാരിയുടെ കാതൽ</big><br>
10-00<noinclude></noinclude>
nkqt0isepppyh4uj5i1wfjtiranpoi2
245026
245025
2026-07-15T10:41:40Z
Radhan K Moolad
13275
245026
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<br>
<big>ധിക്കാരിയുടെ കാതൽ</big><br>
10-00<noinclude></noinclude>
py03m7zktgey36h6g1cjh1njkvljnnd
താൾ:1982-dhikkariyude-kathal-c-j-thomas.pdf/4
106
83886
245027
244349
2026-07-15T10:45:02Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
245027
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
(Malayalam)<br>
***DHIKKARIYUTE KATHAL***<br>
Essays<br>
BY C. J. THOMAS<br>
First Published May 1955<br>
Third Impression 1982<br>
Printed at<br>
AKSHARA PRINTERS, CALICUT<br>
Price Rs. 10.00<br>
Copyright by<br>
Mrs. C. J. Thomas<br>
Publishers:<br>
Poorna Publications Calicut.<br>
<br>
<br>
<br>
445-11-2-82 (2) P 1000 A<noinclude></noinclude>
33gflhxc2j9i39wmd0j4h495icca1ai
245028
245027
2026-07-15T10:46:24Z
Radhan K Moolad
13275
245028
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
(Malayalam)<br>
==DHIKKARIYUTE KATHAL==<br>
Essays<br>
BY C. J. THOMAS<br>
First Published May 1955<br>
Third Impression 1982<br>
Printed at<br>
AKSHARA PRINTERS, CALICUT<br>
Price Rs. 10.00<br>
Copyright by<br>
Mrs. C. J. Thomas<br>
Publishers:<br>
Poorna Publications Calicut.<br>
<br>
<br>
<br>
<br>
<br>
<br>
445-11-2-82 (2) P 1000 A<noinclude></noinclude>
17oqlcntiioibh5umyp658k0pg0025u
245029
245028
2026-07-15T10:47:28Z
Radhan K Moolad
13275
245029
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
(Malayalam)<br>
==DHIKKARIYUTE KATHAL==
Essays<br>
BY C. J. THOMAS<br>
First Published May 1955<br>
Third Impression 1982<br>
Printed at<br>
AKSHARA PRINTERS, CALICUT<br>
Price Rs. 10.00<br>
Copyright by<br>
Mrs. C. J. Thomas<br>
Publishers:<br>
Poorna Publications Calicut.<br>
<br>
<br>
<br>
<br>
<br>
<br>
445-11-2-82 (2) P 1000 A<noinclude></noinclude>
0fmmmb4cqg7k2kw12j3f3mtc6sxn96v
245030
245029
2026-07-15T10:48:09Z
Radhan K Moolad
13275
245030
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
(Malayalam)<br>
===DHIKKARIYUTE KATHAL===
Essays<br>
BY C. J. THOMAS<br>
First Published May 1955<br>
Third Impression 1982<br>
Printed at<br>
AKSHARA PRINTERS, CALICUT<br>
Price Rs. 10.00<br>
Copyright by<br>
Mrs. C. J. Thomas<br>
Publishers:<br>
Poorna Publications Calicut.<br>
<br>
<br>
<br>
<br>
<br>
<br>
445-11-2-82 (2) P 1000 A<noinclude></noinclude>
ourgvzifcho63fvngm2b6gnmcxqe144
245031
245030
2026-07-15T10:49:01Z
Radhan K Moolad
13275
245031
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><br>
(Malayalam)<br>
===DHIKKARIYUTE KATHAL===
Essays<br>
BY C. J. THOMAS<br>
First Published May 1955<br>
Third Impression 1982<br>
Printed at<br>
AKSHARA PRINTERS, CALICUT<br>
Price Rs. 10.00<br>
Copyright by<br>
Mrs. C. J. Thomas<br>
Publishers:<br>
Poorna Publications Calicut.<br>
<br>
<br>
<br>
<br>
<br>
<br>
445-III-2-82 (2) P 1000 A<noinclude></noinclude>
0npqm43koctgiyzorr1pw6ctlq0kwq1
താൾ:1982-dhikkariyude-kathal-c-j-thomas.pdf/12
106
83887
245044
244075
2026-07-15T11:42:56Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245044
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big><big>'''ചത്തും കൊന്നും...'''</big></big></big>
</center>
എല്ലാ ദുരന്തങ്ങളും ട്രാജഡിയല്ല. 'ട്രാജഡി'ക്കു നാടകശാസ്ത്രത്തിൽ പ്രത്യേകമായ ഒരർത്ഥമുണ്ട്. വെറും നിർഭാഗ്യം നാടകവസ്തുവായിക്കൂടെന്നില്ല. പക്ഷേ, ഒരു നല്ല
ദുരന്തനാടകത്തിനു ലൈലയുടേയോ ജൂലിയറ്റിന്റേയോ നിർഭാഗ്യം മതിയാവുകയില്ല. ഇടിവെട്ടേറ്റു മാതാപിതാക്കൻമാർ മരിച്ചുപോയ അനാഥക്കുട്ടികൾ കഷ്ടതയുടെ
ദൃശ്യരൂപങ്ങളാണ്. പക്ഷേ, അക്കഥ നാടകീയമല്ല. പാശ്ചാത്യനാടകാദർശപ്രകാരം (ദുരന്തനാടകത്തെസ്സംബന്ധിച്ചിടത്തോളം പൗരസ്ത്യാദർശത്തെ അവഗണിക്കുന്ന
തിൽ തെറ്റില്ലെന്നു തോന്നുന്നു) ദുരിതമനുഭവിക്കുന്നവർക്കു് ആ ദുരിതം വരുത്തിക്കൂട്ടുന്നതിൽ ഒരു {{SIC|പങ്കുണ്ടായിരക്കണം|പങ്കുണ്ടായിരിക്കണം}}. എങ്കിൽ മാത്രമേ നാടകത്തിനാവശ്യമായ സംഘട്ടനമുണ്ടാവാൻ വഴി തെളിയൂ. ലൈലയും ജൂലിയറ്റും നിർദ്ദയമായ വിധിയുടെ മുമ്പിൽ തകർന്നുവീഴുകയാണു ചെയ്യുന്നത്.
അതുകൊണ്ടു നാടകമെന്ന നിലയ്ക്കു "ലൈലാമജ് നുവും" "റോമിയോ ജൂലിയറ്റും' തരംതാഴുന്നു. നേരേമറിച്ചലീയറും, ഹാംലെറ്റും, മാക്ബെത്തും സ്വയം വിന വരുത്തിക്കൂട്ടുന്നവരാണ്. വിധിക്കു് അവിടെ സ്ഥാനമില്ലെന്നല്ല. പക്ഷേ, ചെയ്ത തെറ്റുമായി യാതൊരു പൊരുത്തവുമില്ലാത്ത ഭയങ്കരദുർവ്വിധിയാണവരുടെ മേൽ പതിക്കുന്നതെങ്കിൽ അതു കഷ്ടമാണല്ലോ. ശിക്ഷതന്നെയോ ദുർവ്വിധിമാത്രമോ പോരാ ട്രാജഡിക്ക്. നായകനും അന്യരുമായിട്ടുള്ള സംഘട്ടനത്തേക്കാൾ പ്രാധാന്യം നായകന്റെ ആത്മാവിൽത്തന്നെയുള്ള സംഘട്ടനത്തിനാണ്. മാക്ബെത്തു പ്രഭ്വി ദുഷ്ടസ്ത്രീയാണ്. പക്ഷേ, അവരുടെ ആത്മാവിൽ കോളിളക്കമൊന്നുമില്ല. ലക്ഷ്യം {{SIC|പരാജയപ്പെന്നെട്ട|പരാജയപ്പെട്ടെന്നു}} കാണുമ്പോൾ അവർ വെറുതേ അങ്ങു ചത്തുകളയുന്നു. അങ്ങനെ ട്രാജഡിയിൽനിന്നു രക്ഷപെടുന്നു. അവരുടെ മരണം<noinclude></noinclude>
bp3879fsjzzxjvt6mcehzh2ftbhvtau
താൾ:1982-dhikkariyude-kathal-c-j-thomas.pdf/5
106
83900
245033
244350
2026-07-15T10:51:32Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
245033
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>3241
<br>
<br>
<br>
<br>
<br>
<br>
===ധിക്കാരിയുടെ കാതൽ===
<br>
<br>
<br>
<br>
<br>
<br>
സി. ജെ. തോമ്മസ്
<br>
<br>
<br>
<br>
<br>
<br>
പ്രസാധകർ<br>
===പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്===<noinclude></noinclude>
5ll7ee88otiup94akqi3ax10oit10fq
245035
245033
2026-07-15T10:52:02Z
Radhan K Moolad
13275
245035
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>3241
===ധിക്കാരിയുടെ കാതൽ===
<br>
<br>
<br>
<br>
<br>
<br>
സി. ജെ. തോമ്മസ്
<br>
<br>
<br>
<br>
<br>
<br>
പ്രസാധകർ<br>
===പൂർണ്ണാ പബ്ളിക്കേഷൻസ്, കോഴിക്കോട്===<noinclude></noinclude>
3n60q9yxn3jcav3bqulkffqiwnqxjqy
താൾ:1982-dhikkariyude-kathal-c-j-thomas.pdf/13
106
83901
245045
244089
2026-07-15T11:54:43Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245045
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പ്രേക്ഷകരിൽ വലിയ വേദനയുണ്ടാക്കുന്നില്ല. നേരേമറിച്ച്, മരിക്കാതിരിക്കുന്ന മാക്ബെത്തിന്റെ സ്ഥിതിയാണ് കഷ്ടം. പ്രഭ്വി മരിച്ചു. രാജാവാകാമെന്ന ആശയും തകർന്നു. ചെയ്തപാതകം അങ്ങാടിപ്പാട്ടായിത്തീർന്നു. ഈ നിലയിൽ മരിക്കാൻ കഴിഞ്ഞിരുന്നെങ്കിലതൊരാശ്വാസമാകുമായിരുന്നു. പക്ഷേ, അത്തരമൊരു ഭീരുത്വം കൊണ്ടു രക്ഷപെടാൻ അദ്ദേഹത്തിന്റെ അഭിമാനം സമ്മതിക്കുന്നില്ല. തനിക്കാവശ്യമില്ലാത്ത ഒരു ജീവിതവും പേറി, തനിക്കിഷ്ടമില്ലാത്ത ഒരു സമരവും നടത്തി, ആത്മാവിൽ ഉമിത്തീയുമായി കഴിയുന്ന ആ ജീവിതം ആയിരം മരണങ്ങളേക്കാൾ കഷ്ടമാണ്. ഭ്രാന്തനായ ലീയറും, അസ്ഥിരചിത്തനായ ഹാംലെറ്റും ഇതുപോലെ ദുരിതമനുഭവിക്കുന്നവരാണ്. ഭാര്യയും പുത്രനും മരിച്ചു, ഭാഗിനേയിയുടെ ഘാതകനായി, ജനങ്ങളാൽ വെറുക്കപ്പെട്ടു, ദേവകളാൽ ശപിക്കപ്പെട്ടു, മരിക്കാതെ ജീവിക്കുന്ന ക്രിയോൺരാജാവും ഇക്കൂട്ടത്തിൽ പെടും. ഈ വംശപാരമ്പര്യമവകാശപ്പെടുന്ന ഒരു മലയാളിയാണ് 'നീ മനുഷ്യനെ കൊല്ലരുത്' എന്ന നാടകത്തിലെ അധികാരി. ഇവിടെയെല്ലാം ഒരു കാൎയ്യമാണ് മുന്നിട്ടുനില്ക്കുന്നത്: മരണത്തേക്കാൾ ഭീകരമായ ചിലതൊക്കെ ലോകത്തിലുണ്ടെന്നത്. മരണം
ഒരവസാനമായിട്ടാണ് സാധാരണ കണക്കാക്കപ്പെടാറുള്ളത്; സുഖത്തിന്റെയെന്നതുപോലെ ദുഃഖത്തിന്റെയും. മിക്കവാറും അങ്ങനെയാണുതാനും. എങ്കിലും ചില ചില സന്ദർഭങ്ങളിൽ ഈ ധാരണയെ അപഹസിച്ചുകൊണ്ടും, തുടർന്നുള്ള ദുരിതങ്ങളുടെയെല്ലാം ഉറവിടമായി മരണം പ്രത്യക്ഷപ്പെടാറുണ്ട്. സ്വന്തം ജീവനേക്കാൾ വിലമതിക്കുന്ന ആദർശങ്ങളോ, അഭിമാനമോ, വിശ്വാസമോ, മറ്റോ തകർന്നു പോവുകയും, അങ്ങനെ ജീവിതം ശൂന്യവും നിരർത്ഥകവുമായിത്തീരുകയും ചെയ്യുമ്പോൾ മരണം ഒരാശ്വാസമായിത്തീരുന്നു. അങ്ങനെയുള്ള ഒരിതിവൃത്തമാണു് ദുരന്തനാടകത്തിനു യോജിച്ചത്.
മുമ്പു പറഞ്ഞ അധികാരി ആരെയും കൊല്ലുന്നില്ല. അദ്ദേഹം കൊല്ലപ്പെടുന്നുമില്ല.
പുത്രന്റെ മരണം ധീര<noinclude></noinclude>
nyw2vr6wqgv830oju2oswd3mr4zgtpy
താൾ:1982-dhikkariyude-kathal-c-j-thomas.pdf/6
106
83914
245036
244369
2026-07-15T10:58:06Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
245036
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><u>സി. ജെ. തോമ്മസ്സിന്റെ</u><br>
<u>കൃതികൾ</u>
* അവൻ വീണ്ടും വരുന്നു (നാടകം)
* ആ മനുഷ്യൻ നീതന്നെ! (നാടകം)
* 1128 - ൽ ക്രൈം 27 (നാടകം)
* അൻറിഗണി (തർജ്ജമ) (നാടകം)
* കീടജന്മം (തർജ്ജമ) (നാടകം)
* ഭൂതം (നാടകം)
* ശാലോമി (നാടകം)
* ഉയരുന്ന യവനിക (നാടകശാസ്ത്രം)
* ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)
* വിലയിരുത്തൽ (നിരൂപണങ്ങൾ)
* മതവും കമ്മ്യൂണിസവും
* സോഷ്യലിസം
* ജനുവരി ഒമ്പത് (തർജ്ജമ)
* ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
7kgoifb937xg17lkvg5abgkr7vxytyg
245037
245036
2026-07-15T11:00:08Z
Radhan K Moolad
13275
245037
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude><u>സി. ജെ. തോമ്മസ്സിന്റെ</u><br>
<u>കൃതികൾ</u>
അവൻ വീണ്ടും വരുന്നു (നാടകം)<br>
ആ മനുഷ്യൻ നീതന്നെ! (നാടകം)<br>
1128 - ൽ ക്രൈം 27 (നാടകം)<br>
അൻറിഗണി (തർജ്ജമ) (നാടകം)<br>
കീടജന്മം (തർജ്ജമ) (നാടകം)<br>
ഭൂതം (നാടകം)<br>
ശാലോമി (നാടകം)<br>
ഉയരുന്ന യവനിക (നാടകശാസ്ത്രം)<br>
ഇവൻ എന്റെ പ്രിയപുത്രൻ (ലേഖനങ്ങൾ)<br>
വിലയിരുത്തൽ (നിരൂപണങ്ങൾ)<br>
മതവും കമ്മ്യൂണിസവും<br>
സോഷ്യലിസം<br>
ജനുവരി ഒമ്പത് (തർജ്ജമ)<br>
ധിക്കാരിയുടെ കാതൽ (ഉപന്യാസങ്ങൾ)<noinclude></noinclude>
3cpn3lsiqj5n29ccm5njus1ceuftwra
താൾ:1982-dhikkariyude-kathal-c-j-thomas.pdf/8
106
83941
245038
244129
2026-07-15T11:01:36Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245038
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1982-dhikkariyude-kathal-c-j-thomas.pdf/9
106
83943
245040
244371
2026-07-15T11:08:47Z
Radhan K Moolad
13275
/* സാധൂകരിച്ചവ */
245040
proofread-page
text/x-wiki
<noinclude><pagequality level="4" user="Radhan K Moolad" /></noinclude>
<center>
<big><big><big>'''നമ്പൂതിരിമാരെപ്പറ്റി'''</big></big></big>
</center>
പ്രിയപ്പെട്ട മി. നമ്പൂതിരി,<br>
C. O. 33 എന്നാൽ എന്താണെന്നും നിങ്ങൾക്കറിയാമായിരിക്കുമല്ലോ. ഇല്ലെങ്കിൽ പറയാം. അതൊരുതരം കരിമ്പാണ്. കരിമ്പുകൃഷിക്കാരുടെ മുമ്പിൽ ഒരു പ്രശ്നമുത്ഭവിച്ചു. ഓരോ ചെറിയ കാറ്റു വരുമ്പോഴും കരിമ്പൊടിഞ്ഞുവീഴും. അല്ലെങ്കിൽ അതിനെല്ലാം താങ്ങു കെട്ടണം. ഈ മുട്ടാപ്പണിയിൽനിന്നു രക്ഷപെടാൻ കരിമ്പിൻത
ണ്ടിനു ബലം കൊടുക്കുകയേ നിവൃത്തിയുള്ളൂ. അതിനുവേണ്ടി കോയമ്പത്തൂർ കരിമ്പു ഫാമിൽ വെച്ച് കരിമ്പും ഞാങ്ങണയും കൂട്ടിച്ചേർത്ത് ഒരു പുതിതതരം കരിമ്പിനെ
ജനിപ്പിച്ചു. അതാണ് C. O 33. ഇതിനു സാധാരണ കരിമ്പിനുള്ളത്ര നീരുണ്ട്; ഞാങ്ങണയുടെ ബലവും. ഈ പുതിയ കരിമ്പ് കാറ്റത്തൊടിയുകയുമില്ല. കാഠിന്യം കൂടുതലായതുകൊണ്ട് കുറുക്കൻ കടിക്കയുമില്ല. അങ്ങനെ കരിമ്പു കൃഷി അഭിവൃദ്ധിപ്പെട്ടു. കൃഷിയെപ്പറ്റിയല്ല ഞാൻ പറയാൻ വന്നത്. എനിക്കു മനുഷ്യരെപ്പറ്റിയാണ് കൂടുതൽ പറയാനുള്ളത്.
ഇടയ്ക്കു കയറി ഒന്നു പറഞ്ഞുകൊള്ളട്ടെ. എനിക്ക് നിങ്ങളുടെ സംഘത്തെപ്പറ്റി വളരെ മോശമായ അഭിപ്രായമാണുള്ളത്. അതിന്റെ നടത്തിപ്പിനെപ്പറ്റിയല്ല നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയില്ലെന്ന ബോധം കൊണ്ടുമല്ല. നിങ്ങൾ എന്തു ചെയ്താലും നിങ്ങളുടെ സംഘം ഉണ്ടായിയെന്നതുതന്നെയാണ് നിങ്ങളുടെ പരാജയം. വർഗ്ഗങ്ങൾക്ക് പ്രത്യേകം സംഘടനയുണ്ടാക്കുന്ന കാലം കഴിഞ്ഞു. ഇനി സാമ്പത്തികവർഗ്ഗങ്ങൾ മാത്രമേ ഉണ്ടായിരിക്കു. നിങ്ങളുടെ സംഘം നിങ്ങളുടെ വീക്ഷണ<noinclude></noinclude>
j87fsacyzxtqor42o5nq932avpo1g0p
താൾ:1982-dhikkariyude-kathal-c-j-thomas.pdf/10
106
83944
245041
244132
2026-07-15T11:17:25Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245041
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഗതി കുത്സിതമാക്കാനേ സഹായിക്കു. ഇതുകൊണ്ടെല്ലാം കുറെ ഗുണമുണ്ടാവുന്ന ഒരു കാലമുണ്ടായിരുന്നിരിക്കാം. ഇനിയില്ല. എല്ലാ സാമൂഹ്യാചാരങ്ങൾക്കും സാമ്പത്തികാടിസ്ഥാനമുണ്ട്. അവയിലെ ഏതു മാറ്റത്തിനും സാമൂഹ്യവ്യവസ്ഥിതി മാറ്റാനുള്ള ഉപാധികളേ ഉതകൂ. അതിനായി പിന്നേയും വർഗീയ ഘടനയിലേക്കിറങ്ങിയാൽ, അതെത്ര സദുദ്ദേശത്തോടുകൂടിയായാലും, ചെളിയിലിറങ്ങിനിന്നു കുളിക്കുന്നതുപോലെയേ ആകൂ. വീക്ഷണഗതിയിലാണ് മാറ്റം വരേണ്ടത്. അതു മറ്റുള്ളവരുമായി ഇടപഴകി കഴിയുന്നതുകൊണ്ടു മാത്രമേ ഉണ്ടാകൂ. അത് ഇന്നുവരെ യുവാക്കന്മാർക്കു പോലും ഉണ്ടായിട്ടില്ലെന്നു പറയാൻ എന്നെ അനുവദിക്കുക. ഒരു അന്യനാണ് അതറിയാൻ എളുപ്പം. പൂണുനൂലു് വിഴുങ്ങിയാൽ പോരാ, പൊട്ടിച്ചെറിയണം. പോരെങ്കിൽ നിങ്ങളുടെ സംഘങ്ങളിൽ പണമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘട്ടനം അനിവാര്യമാണ്. കണ്ണടച്ചിരുട്ടാക്കലല്ല. അന്തർജ്ജനത്തെ പിടിച്ചു പ്രകാശത്തിലേക്കിറക്കാൻ അകത്തു കടന്ന നമ്പൂതിരി കൂടി ആ ഇരുട്ടിൽത്തന്നെ കഴിയാതിരിക്കുവാനുള്ള ഒരു ഓർമ്മിപ്പിക്കൽ മാത്രമാണ്.
കരിമ്പിന്റെ കഥയാണല്ലോ പറഞ്ഞുവന്നത്. കരിമ്പിനും ഞാണങ്ങയ്ക്കും പാരമ്പ്യൎയ്യമായിട്ടുണ്ടായിരുന്ന കുറവുകളെ അവ തമ്മിൽ ബന്ധിപ്പിച്ച് പരിഹരിച്ചു. വെറും പരിചയമല്ല. ഉല്പാദനപരമായ അടുപ്പം. ഇന്നു സസ്യശാസ്ത്രവും നരവംശശാസ്ത്രവും വളരെ അടുത്തു നില്ക്കുന്നു. C. O. 33 പോലെയുള്ള നരവംശങ്ങൾ ലോകത്തിലുണ്ട്. അവ പൊതുവേ കൂടുതൽ കഴിവുള്ളതുമാണ്. ഇതുവെച്ചു് നമുക്കു് ചിലതൊക്കെ പരിശോധിക്കാം.
ആൎയ്യന്മാർ ഇന്ത്യയിൽ രണ്ട് തിരമാലകളായിട്ടാണു വന്നതു്. രണ്ടാമതു വന്നവർ ആദ്യം വന്നവരെ തെക്കോട്ടോടിച്ചു. ആ ഓടിയവരിൽ ഒരു വിഭാഗമാണു് നമ്പൂതിരി. ആൎയ്യൻ കേരളത്തിൽ വന്നതുമുതൽ ഇന്നുവരെ പ്രയോജനകരമായ എന്തെങ്കിലും ചെയ്തിട്ടുള്ളതായി ചരിത്രം പറയുന്നില്ല. യാതൊരു സാമ്പത്തികോല്പാദന പ്രവർത്തന<noinclude></noinclude>
lfhu8hw5d0uypx645b3yfqxwlj72293
താൾ:1941-pathramimamsa.pdf/13
106
84038
245012
244266
2026-07-15T10:31:29Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245012
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:1941-pathramimamsa.pdf/85
106
84097
244986
244329
2026-07-14T18:40:55Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244986
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>യ്ക്കേണ്ടതാണ്. അലംകാരം ശ്ലേഷം. പത്രഭാഷയുടെ ഗുണദോഷനിർണ്ണയം ചെയ്‍വാനുള്ള പരമാധികാരം രക്ഷക്കാരിലാണ് സ്ഥിതി ചെയ്യുന്നത്. ഭാഷാഭിമാനികളെന്നഭിമാനിയ്ക്കുന്നവരും മറ്റുമെന്തുതന്നെ പറഞ്ഞാലും വകവെക്കേണ്ടതില്ല. രക്ഷക്കാർ പത്രം വായിയ്ക്കുന്നുണ്ടോ, രസിക്കുന്നുണ്ടോ, തലയാട്ടുന്നുണ്ടോ എന്നൊക്കെയാണ് പത്രാധിപർ മനസ്സിരുത്തി നോക്കേണ്ടതു്. നല്ല ഭാഷയെന്നു രക്ഷക്കാർ സാക്ഷിപ്പെടുത്തുന്ന ഭാഷയേ വാസ്തവത്തിൽ ഭാഷയായി വരികയുള്ളൂ.<noinclude></noinclude>
hhjj3vo5v78ek9a5c39k0jpmcxk2nj7
താൾ:1941-pathramimamsa.pdf/86
106
84098
244987
244330
2026-07-14T18:52:02Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244987
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>VII</big></big><br>
<big><big><big>'''വിഷയസംപാദനം.'''</big></big></big>
</center>
52. പത്രമത്ര നിറച്ചീടാൻ<br>
തത്ര കഷ്ണിപ്പു വന്നിടാ;<br>
വായ കല്പിച്ച ദൈവംതാൻ<br>
ദയവായിരം തരും.
ശ്ലോകം - 52.
പംക്തിപൂരണം ചെയ്യുന്നതിനു മതിയായ സാമഗ്രികൾ കിട്ടാതെ പത്രപ്രവർത്തകന്മാർ ഒരിയ്ക്കലും ബുദ്ധിമുട്ടു നേരിടുന്നതല്ല. കാരണം വായ കല്പിച്ചു നല്കിയ ജഗദീശ്വരൻ ദയാപുരസ്സരം ഇരയും കല്പിച്ചു തരുന്നതാകുന്നു. വിഷയ ദൗർല്ലഭ്യത്തെ ഭയന്ന് യാതൊരാളും പത്രം തുടങ്ങി നടത്താതിരിക്കേണ്ടതില്ലെന്നു വിവക്ഷ.
53. ഒലേ, സ്വല, പ്രലേത്യാദി<br>
നാനാസേവകതർപ്പിതം<br>
നിവേദ്യം നിറയേ ഭുക്ത്വാ<br>
നൃത്തമാടുക പത്രപൻ.
ശ്ലോകം - 53.
ഒലേ = ഒ. ലേ.; ഒരു ലേഖകൻ. സ്വലേ = സ്വ. ലേ; സ്വന്തം ലേഖകൻ. പ്രലേ = പ്ര. ലേ; പ്രത്യേക ലേഖകൻ. ഇപ്രകാരത്തിലുള്ള നാനാവിധക്കാരായ സേവകന്മാർ തർപ്പിയ്ക്കുന്ന നിവേദ്യം വയറുനിറയേ ചെലുത്തി പത്രാധിപർ നൃത്തം തത്തിക്കൊൾകയേ വേണ്ടു.<noinclude></noinclude>
dmpc2lsn0xkvw5hpbrzrvv1bpm1ypuf
താൾ:1941-pathramimamsa.pdf/87
106
84099
244988
244331
2026-07-15T05:58:23Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244988
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ലേഖകപരിണാമക്രമത്തിലെ ആരോഹണത്തെക്കുറിക്കുന്നവയാണ് 'ഒ. ലേ.', 'സ്വ. ലേ.', 'പ്ര. ലേ.' എന്നീ പദങ്ങൾ. കേവലം ശുദ്ധനായ 'ഒ. ലേ.' ആയി ആദ്യമവതാരം ചെയ്യുന്ന ലേഖകൻ ക്രമത്തിൽ കൂർമ്മം, വരാഹം, നരസിംഹം എന്നിങ്ങനെ ഓരോ പടി കയറിക്കയറി അവസാനത്തിൽ ഖഡ്ഗിയായ പത്രാധിപരായി ഭവിയ്ക്കുന്നു. ലേഖകാവതാരപരമ്പരയ്ക്കും മകുടം വെയ്ക്കുന്നതു പത്രാധിപത്യത്തിലാണ്.
അനന്തരം മറ്റുപ്രകാരത്തിൽ ഇരനേടുന്ന രീതികളെ വിവരിച്ചുകൊള്ളുന്നു.
54. കടയിൽ പോയുഴന്നീടിൽ<br>
കിടയ്ക്കും ചിലവാർത്തകൾ;<br>
ഒട്ടേടമവയെച്ചേർക്കാ-<br>
മൊട്ടു മോഷ്ടിച്ചുമായിടാം.
ശ്ലോകം - 57.
പത്രാധിപരദ്ദേഹം കച്ചവട സങ്കേതങ്ങളിൽ ചുറ്റിനടന്നാൽ അദ്ദേഹത്തിനു ചില വർത്തമാനങ്ങൾ ലഭിപ്പാൻ തരപ്പെടുന്നതാണ്. അപ്രകാരം കിട്ടുന്ന വാർത്തകൾ കുറച്ചൊക്കെ പത്രത്തിൽ ചേർത്തു വിടാം. പോരാതെ വരുന്നതു പരസ്വാപഹരണം കൊണ്ടു നിവർത്തിയ്ക്കുയുമാവാം.
മോഷണം = ശരിയായ നിർവചനത്തിനു് ഇന്ത്യൻ ശിക്ഷാനിയമം കാൺക.
അങ്ങാടി വാർത്തകളുടെ ചില മാതൃകകൾ താഴെ ചേർക്കുന്നു:-<noinclude></noinclude>
lr2twpauus102ejflxhzk9u2y05i8lq
താൾ:1941-pathramimamsa.pdf/88
106
84100
244989
244332
2026-07-15T06:07:05Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244989
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><u>1. കോട്ടിനു തുണി.</u>
സ്ഥലത്തെ ഉപരിവിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകൻ ഇന്നലെ വൈകുന്നേരം .................. കടയിൽ നിന്നു് ഒരു കോട്ടിനുള്ള തുണി വാങ്ങിച്ചിരിയ്ക്കുന്നതായി
അറിയുന്നു.
<u>2. ഒരു പ്രസവം.</u>
ഡിവിഷണൽ ഫോറസ്റ്റാപ്പീസ്സർ .................... ടെ പട്ടി മിനിയാന്നുച്ചയ്ക്കു മൂന്നു കുട്ടികളെ പ്രസവിച്ചിരിയ്ക്കുന്നു. തള്ളയ്ക്കും മക്കൾക്കും സൌഖ്യം തന്നെ.
<u>3. നിലം പതിച്ചു.</u>
ഈ മാസം 21-ാംനൂ-ലെ കാറ്റും മഴയും ഹേതുവായി ഭഗവതിക്കാവിനു മുൻവശത്തു നില്ക്കുന്ന അരയാലിന്റെ തെക്കോട്ടു പോയ ഒരു ചെറിയ കൊമ്പു നിലം പതിച്ചിരിയ്ക്കുന്നു.
</u>4. വാക്കേറ്റവും പൎയ്യവസാനവും.</u>
സ്ഥലത്തു പുതിയതായി മാറി വന്നിട്ടുള്ള .............................. അയാളുടെ രക്ഷക്കാരനും തമ്മിൽ വാടകയെ സംബന്ധിച്ചു മാർഗ്ഗമദ്ധ്യത്തിൽവെച്ചു് വലിയൊരു വാദപ്രതിവാദം നടക്കുകയും ചില മദ്ധ്യസ്ഥന്മാർ മുഖേന കാൎയ്യം ഭംഗിയായി കലാശിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
<u>5. പാംസുസ്നാനനിവാരണം.</u>
കിഴക്കൻ കാറ്റുകൊണ്ടു വന്നുതള്ളുന്ന പൊടിയുടെ ശല്യത്തിൽനിന്നു നിർവൃതി നേടുന്നതിനായി സ്ഥലത്തെ<noinclude></noinclude>
8qj37ekd2lxs9fognf2slqywsytvem1
താൾ:1941-pathramimamsa.pdf/89
106
84101
244990
244333
2026-07-15T06:14:25Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244990
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വ്യാപാരികൾ ഷാപ്പുകൾക്കുമുമ്പിൽ തിരശ്ശീല കെട്ടിത്തുടങ്ങിയിരിയ്ക്കുന്നു.
<u>6. നിയന്ത്രണ പാടവം.</u>
ഇന്നു കാലത്തു് ................................... ന്റെ കാർ ഒരു പൂവൻകോഴിയുടെ മേൽ കയറുവാൻ ഭാവിയ്ക്കുകയുണ്ടായി. എന്നാൽ വിദഗ്ദ്ധനായ ഡ്രൈവറുടെ അഭിനന്ദനീയമായ നിയന്ത്രണപാടവത്താൽ കോഴിയ്ക്കു പറന്നു രക്ഷനേടുവാൻ സാദ്ധ്യമാവുകയും വലിയൊരാപത്തൊഴിഞ്ഞുപോകുകയും ചെയ്തു.
55. കട്ടെടുത്തിട്ടു പത്രത്തി-<br>
ലിട്ടീടേണ്ടും പ്രകാരവും<br>
സമ്പ്രദായവുമോതീടാം<br>
സാമ്പ്രതം കേട്ടുകൊള്ളുക.
ശ്ലോകം - 55.
പരസ്വാപഹരണം ചെയ്തു പത്രപംക്തികൾ നിറയ്ക്കുന്ന രീതിയെ പറ്റിയും മറ്റും ഇതിനു കീഴിൽ വിവരിച്ചിരിയ്ക്കുന്നു.
56. 'നിഗൂഹനം', 'കണ്ണുമൂടി'-<br>
'യുദ്ധാരണ'വുമിങ്ങനെ<br>
മോഷണം ത്രിവിധപ്രോക്തം<br>
ഭൂഷണം മൂന്നുമൊന്നുപോൽ.
ശ്ലോകം - 56.
നിഗൂഹനം, കണ്ണുമൂടി, ഉദ്ധാരണം എന്നിപ്രകാരം മൂന്നുതരം മോഷണവിധികളുണ്ടു്. അവ മൂന്നും ഒന്നുപോലെ ഭൂഷണങ്ങളെന്നത്രെ ആചാൎയ്യമതം.<noinclude></noinclude>
nfqgcsbswqigz9iy45dyoa2h7hxx3sp
താൾ:1941-pathramimamsa.pdf/90
106
84102
244991
244334
2026-07-15T06:25:00Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244991
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>57. പരന്റെലേഖനംനോക്കി-<br>
പ്പകർത്തതിൻകീഴിലായ്<br>
മോഷണസ്ഥാനനാമത്തി-<br>
'ന്നീഷൽ'ചേർത്താൽ'നിഗൂഹനം'.
ശ്ലോകം - 57.
മുഖവുരയോ ക്ഷമാപണമോ കൂടാതെ അന്യരുടെ പ്രസിദ്ധീകരണങ്ങൾ കണ്ടപാടെ
പകർത്തിയെഴുതുകയും, അവ മോഷ്ടിക്കപ്പെട്ടവയാണെന്നു പരക്കെ വിചാരിയ്ക്കുവാനിടയാകാത്ത വിധത്തിലും, എന്നാൽ സത്യാവസ്ഥ മറച്ചുവെയ്ക്കുവാൻ തങ്ങളുദ്ദേശിച്ചിട്ടില്ലെന്നു തോന്നിപ്പിയ്ക്കുന്ന പ്രകാരത്തിലും, ആ വക പ്രസിദ്ധീകരണങ്ങൾ ഏതേതു സഹജീവികളുടെയാണോ ആ സഹജീവികളുടെ പേരുകളുടെ ആദ്യക്ഷരങ്ങൾ മാത്രം ലേഖനാന്ത്യത്തിൽ ചേർക്കുകയും ചെയ്യുന്ന രീതിയ്ക്കത്രെ 'നിഗൂഹനം' എന്നു പറയുന്നത്.
<u>ഉദാഹരണം</u>
'ഭാരതഭൂമി' എന്നൊരു പത്രത്തിൽനിന്നു 'ശുദ്ധമദ്ദളം' എന്നൊരു ലേഖനമാണ് മോഷണവിഷയമാകുന്നതെങ്കിൽ, ലേഖനാന്ത്യത്തിൽ 'ഭാ. ഭൂ.' എന്ന രണ്ടക്ഷരങ്ങൾ ചെറിയ പൈക്കയിൽ ചേർത്തുകൊള്ളണം. ഇപ്രകാരം സഹജീവികളുടെ നാമങ്ങൾക്കനുയോജ്യമായ വിധത്തിൽ 'പ. പി.' എന്നോ 'സാ. രീ' എന്നോ 'ഗാ. മ.' എന്നോ ഉള്ള ബീജാക്ഷരങ്ങൾ കുറിയ്ക്കേണ്ടതാകുന്നു.<noinclude></noinclude>
f8839bs71tfblhor0uag51net66xd9h
താൾ:1941-pathramimamsa.pdf/91
106
84103
244992
244335
2026-07-15T06:38:17Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244992
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>58. ലജ്ജാവിഹീനമന്യന്മാ-<br>
രാർജ്ജിച്ചുള്ളതശേഷവും<br>
സ്വന്തമാക്കി, സ്വപത്രത്തിൽ<br>
ചേർത്തെന്നാൽ 'കണ്ണുമൂടി'യാം.
ശ്ലോകം 58.
ഒരു സ്വർണ്ണപ്പണ്ടം മോഷ്ടിയ്ക്കുന്നയാൾ ചിലപ്പോൾ അതിനെ എടുത്ത പടിയ്ക്കുതന്നെ ഉപയോഗിച്ചുവെന്നു വരാം; മറ്റു ചിലപ്പോൾ ആയതുരുക്കി മറെറാരാഭരണമുണ്ടാക്കിയെന്നു വരാം. വേറെ ചിലപ്പോൾ ചില ചില്ലറ മാറ്റങ്ങൾ മാത്രം വരുത്തി ഉപയുക്തമാക്കിയെന്നും വരാം. ലേഖനമോഷ്ടാവിനും ഈ വിധത്തിൽ പ്രവർത്തിയ്ക്കാവുന്നതാകുന്നു.
ഛായാമപഹരതികവിഃ<br>
പദമേകം പാദമേകമർദ്ധം വ<br>
സകലനിബന്ധനകർത്രേ<br>
സാഹസകർത്രേനമസ്തുഭ്യം' എന്നുള്ളതു കവികളെ ഉദ്ദേശിച്ചു മാത്രം രചിച്ചിട്ടുള്ളതാകയാൽ പത്രപ്രവർത്തകന്മാർക്കു ബാധകമല്ല.
'കണ്ണുമൂടി' രീതിയ്ക്കുദാഹരണമാവശ്യമില്ല.
59. ചന്തമായ് ചിലതാദ്യത്തിൽ<br>
താന്താനോതീട്ടുകീഴിലായ്<br>
കട്ടുള്ള ലേഖനം ചേർക്കും<br>
മട്ടാണുദ്ധാരണംമതം.
ശ്ലോകം - 59.
അവനവന്റെ വകയായി ഭംഗിയ്ക്കുവേണ്ടി ഒന്നോരണ്ടോ വാചകങ്ങൾ അവതാരിണിയെന്ന നിലയ്ക്കെഴുതി<noinclude></noinclude>
4qswnuckuf691hdz1b7jwl30e63rh2q
താൾ:1941-pathramimamsa.pdf/92
106
84104
244993
244336
2026-07-15T07:14:30Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244993
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>പിടിപ്പിച്ച ശേഷം മറ്റൊരുത്തന്റെ ലേഖനം അലകുംപിടിയും മാറ്റാതെ പത്രത്തിലെടുത്തു ചേർക്കുന്ന രീതിയ്ക്ക് 'ഉദ്ധാരണം' എന്നു പേർ പറയുന്നു.
<u>ഉദാഹരണം.</u>
{{center|'''കേരളീയരും വംഗകലകളും.'''}}
കേരളീയരുടെ ബങ്കാളഭ്രമം ഒരു മാറാരോഗമായിത്തീർന്നിട്ടുണ്ടെന്നു സമ്മതിക്കാമെങ്കിലും വംഗദേശീയരുടെ ചിത്രകല കേരളത്തെ തീണ്ടീട്ടില്ലെന്നു പറയാതിരിപ്പാൻ നിർവാഹമില്ല. ഇതിനെപ്പറ്റി ഒരു പ്രസിദ്ധകലാ വിമശകനായ ............... എഴുതിയിരിയ്ക്കുന്നതു നോക്കുക:-
കേരളത്തിലിന്നും നിലനിന്നുവരുന്നതു മാംസവും രക്തവും നിറഞ്ഞ രവിവർമ്മ രീതിതന്നെയാണ്. അപരിഷ്കൃതരെന്നുള്ള ആക്ഷേപത്തെ ഭയന്നു ചില മലയാളി
യുവാക്കന്മാർ നമ്മുടെ ചിത്രമെഴുത്തിനെ അഭിനന്ദിയ്ക്കാറുണ്ടെങ്കിലും കേരളീയൻ ഉൾത്തടത്തിൽ ബങ്കാൾ ചിത്രത്തിന്റെ ചൈതന്യ രശ്മി പ്രവേശിച്ചിട്ടില്ലെന്നു
സധൈൎയ്യം പ്രസ്താവിക്കാവുന്നതാകുന്നു. തിലകുസുമം പോലുള്ള നാസികയും, അശ്വപത്രം പോലുള്ള വയറും, വെണ്ടയ്ക്കു പോലുള്ള വിരലുകളും, താമരപ്പൂപോലുള്ള പാദങ്ങളും, സർപ്പത്തെപ്പോലുള്ള കൈകളും മലയാളിയ്ക്കത്ര രുചിച്ചിട്ടില്ലെന്നു തോന്നുന്നു. സാധു! പമ്പരവിഡ്ഡി!! അല്പം ചിന്തിച്ചാലല്ലാതെ ചിത്രങ്ങളുടെ ആശയം<noinclude></noinclude>
qh8r7mv5k7fa3rm2wdqf00s1zfri3q8
താൾ:1941-pathramimamsa.pdf/93
106
84105
244994
244337
2026-07-15T07:28:44Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244994
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വിശദമാകുമോ? വിശദമാകുവാൻ പാടുണ്ടോ? ആശയഗോപനമല്ലേ സർവ്വകലാവിദ്യകളുടേയും മർമ്മം? ബങ്കാൾ ചിത്രമെന്നുവെച്ചാൽ വർണ്ണങ്ങളിൽ നിലീനമായിരിയ്ക്കുന്ന കവിതയെന്നാണർത്ഥമെന്നു കേരളീയർ ധരിച്ചു കാണുന്നില്ല. ബങ്കാൾ ചിത്രങ്ങൾക്കു സ്ഥൂലദൃഷ്ടിയേക്കാളധികം സൂക്ഷ്മദൃഷ്ടിയെ ആകർഷിക്കാനാണ് കഴിവുള്ളതു്. വംഗസാഹിത്യത്തിന്റെ ധർമ്മംതന്നെയാണ് വംഗചിത്രങ്ങൾക്കുമുള്ളതെന്നു മലയാളി മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു പോയിരിയ്ക്കുന്നു. ഞാൻ ചോദിയ്ക്കുന്നു, ഈ നിലയ്ക്ക് ഇനിയെന്നാണ് മലയാളി ഇതു മനസ്സിലാക്കുവാൻ പോകുന്നത്, എന്നു് ?'
60. ജുഗുപ്സാവഹമാണെന്ന<br>
കാരണാൽ വാർത്ത തള്ളൊലാ;<br>
ഓർത്തുനോക്കിലവൻതന്നെ<br>
വാർത്താരാജൻ ന സംശയം.
ശ്ലോകം - 60.
ജുഗുപ്സാവഹമാണെന്നുള്ള കാരണംകൊണ്ടു യാതൊരു വർത്തമാനവും പ്രസിദ്ധം ചെയ്യാതിരുന്നു പോകരുത്. യഥാർത്ഥത്തിൽ ജുഗുപ്സാവഹമായ വർത്തമാനമാണ് വാർത്താരാജൻ' എന്ന പേരിനെ അർഹിയ്ക്കുന്നതു്.
***ജുഗുപ്സ*** - ഭാഷാഭൂഷണം കാൺക.
61. മേച്ചൊന്നതുകൊണ്ടൊന്നും<br>
മെച്ചമായില്ലയെങ്കിലോ,<br>
സംകല്പിച്ചെഴുതിടേണം<br>
ശങ്കയെന്ന്യേ സുവാർത്തകൾ.<noinclude></noinclude>
gn0vubf5vnrdgszr0hzat8jnctfyktb
244995
244994
2026-07-15T07:30:29Z
Radhan K Moolad
13275
244995
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വിശദമാകുമോ? വിശദമാകുവാൻ പാടുണ്ടോ? ആശയഗോപനമല്ലേ സർവ്വകലാവിദ്യകളുടേയും മർമ്മം? ബങ്കാൾ ചിത്രമെന്നുവെച്ചാൽ വർണ്ണങ്ങളിൽ നിലീനമായിരിയ്ക്കുന്ന കവിതയെന്നാണർത്ഥമെന്നു കേരളീയർ ധരിച്ചു കാണുന്നില്ല. ബങ്കാൾ ചിത്രങ്ങൾക്കു സ്ഥൂലദൃഷ്ടിയേക്കാളധികം സൂക്ഷ്മദൃഷ്ടിയെ ആകർഷിക്കാനാണ് കഴിവുള്ളതു്. വംഗസാഹിത്യത്തിന്റെ ധർമ്മംതന്നെയാണ് വംഗചിത്രങ്ങൾക്കുമുള്ളതെന്നു മലയാളി മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു പോയിരിയ്ക്കുന്നു. ഞാൻ ചോദിയ്ക്കുന്നു, ഈ നിലയ്ക്ക് ഇനിയെന്നാണ് മലയാളി ഇതു മനസ്സിലാക്കുവാൻ പോകുന്നത്, എന്നു് ?'
60. ജുഗുപ്സാവഹമാണെന്ന<br>
കാരണാൽ വാർത്ത തള്ളൊലാ;<br>
ഓർത്തുനോക്കിലവൻതന്നെ<br>
വാർത്താരാജൻ ന സംശയം.
ശ്ലോകം - 60.
ജുഗുപ്സാവഹമാണെന്നുള്ള കാരണംകൊണ്ടു യാതൊരു വർത്തമാനവും പ്രസിദ്ധം ചെയ്യാതിരുന്നു പോകരുത്. യഥാർത്ഥത്തിൽ ജുഗുപ്സാവഹമായ വർത്തമാനമാണ് വാർത്താരാജൻ' എന്ന പേരിനെ അർഹിയ്ക്കുന്നതു്.
ജുഗുപ്സ - ഭാഷാഭൂഷണം കാൺക.
61. മേച്ചൊന്നതുകൊണ്ടൊന്നും<br>
മെച്ചമായില്ലയെങ്കിലോ,<br>
സംകല്പിച്ചെഴുതിടേണം<br>
ശങ്കയെന്ന്യേ സുവാർത്തകൾ.<noinclude></noinclude>
ovgsiqiocyd0hw1fre2krfv02ji7jju
താൾ:1941-pathramimamsa.pdf/94
106
84106
244996
244338
2026-07-15T07:40:52Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244996
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശ്ലോകം - 61.
മേൽ വിവരിച്ച തന്ത്രവിശേഷങ്ങളിലൊന്നും പത്രപംക്തി നിറയാതെ വരുന്നപക്ഷം, പത്രാധിപർ ഒട്ടുമേതും സംശയിയ്ക്കാതെ ചില സുവിശേഷങ്ങൾ നിർമ്മിച്ചെഴുതേണ്ടതാകുന്നു.
<u>ഉദാഹരണം</u>
ഒരു ............................. യ്ക്കു് അവിവാഹിതയും എന്നാൽ പ്രായപൂർത്തി വന്നവളുമായ ഒരു പുത്രിയുണ്ടെന്നിരിയ്ക്കുട്ടെ. ഈ സംഗതികളെ ആസ്പദമാക്കി പത്രാധിപർക്ക്
താഴെ പറയുംപ്രകാരം ഒരു സുവിശേഷം സൃഷ്ടിയ്ക്കാവുന്നതാകുന്നു.
"ശ്രീ ................... ന്റെ പ്രഥമപുത്രിയുടെ വിവാഹം അചിരേണ ആഘോഷിപ്പാൻ ഇടയുള്ളതായി പ്രസ്താവിച്ചു കേൾക്കുന്നു."
പത്രസ്ഥലം നിറയുന്നതോടുകൂടി സ്വപുത്രിയെ പരസ്യപ്പെടുത്തിയ വകയ്ക്കു .............. ന്റെ വകയായി ചില സമ്മാനങ്ങൾ കൂടി പത്രാധിപർക്ക് ഈ പ്രസിദ്ധീകരണം മൂലം കിട്ടിയേയ്ക്കാനിടയുണ്ടു്.
62. ലക്കമോരോന്നിലും വേണം
"സെൻസേഷൻ" വച്ചവാർത്തകൾ;
സത്യമാംവാർത്തകിട്ടായ്കി-
ലസത്യം ചേർത്തുമാച്ചിടാം.
ശ്ലോകം - 62.
വിഷയസംപാദനത്തിൽ പത്രാധിപർ പ്രത്യേകം മനസ്സുവെയ്ക്കേണ്ട ഒരു സംഗതിയാണു് ഇതു്. പ്രഥമശ്ര<noinclude></noinclude>
e24ye0hp7yexr0bh7w0e6xjznqpkf3m
244997
244996
2026-07-15T07:41:25Z
Radhan K Moolad
13275
244997
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ശ്ലോകം - 61.
മേൽ വിവരിച്ച തന്ത്രവിശേഷങ്ങളിലൊന്നും പത്രപംക്തി നിറയാതെ വരുന്നപക്ഷം, പത്രാധിപർ ഒട്ടുമേതും സംശയിയ്ക്കാതെ ചില സുവിശേഷങ്ങൾ നിർമ്മിച്ചെഴുതേണ്ടതാകുന്നു.
<u>ഉദാഹരണം</u>
ഒരു ............................. യ്ക്കു് അവിവാഹിതയും എന്നാൽ പ്രായപൂർത്തി വന്നവളുമായ ഒരു പുത്രിയുണ്ടെന്നിരിയ്ക്കുട്ടെ. ഈ സംഗതികളെ ആസ്പദമാക്കി പത്രാധിപർക്ക്
താഴെ പറയുംപ്രകാരം ഒരു സുവിശേഷം സൃഷ്ടിയ്ക്കാവുന്നതാകുന്നു.
"ശ്രീ ................... ന്റെ പ്രഥമപുത്രിയുടെ വിവാഹം അചിരേണ ആഘോഷിപ്പാൻ ഇടയുള്ളതായി പ്രസ്താവിച്ചു കേൾക്കുന്നു."
പത്രസ്ഥലം നിറയുന്നതോടുകൂടി സ്വപുത്രിയെ പരസ്യപ്പെടുത്തിയ വകയ്ക്കു .............. ന്റെ വകയായി ചില സമ്മാനങ്ങൾ കൂടി പത്രാധിപർക്ക് ഈ പ്രസിദ്ധീകരണം മൂലം കിട്ടിയേയ്ക്കാനിടയുണ്ടു്.
62. ലക്കമോരോന്നിലും വേണം<br>
"സെൻസേഷൻ" വച്ചവാർത്തകൾ;<br>
സത്യമാംവാർത്തകിട്ടായ്കി-<br>
ലസത്യം ചേർത്തുമാച്ചിടാം.
ശ്ലോകം - 62.
വിഷയസംപാദനത്തിൽ പത്രാധിപർ പ്രത്യേകം മനസ്സുവെയ്ക്കേണ്ട ഒരു സംഗതിയാണു് ഇതു്. പ്രഥമശ്ര<noinclude></noinclude>
i1sth7jw2pgs9apyk4qqojytdrzstoy
താൾ:1941-pathramimamsa.pdf/95
106
84107
244998
244339
2026-07-15T09:31:00Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
244998
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വണത്തിൽ വായനക്കാരുടെ മനസ്സിൽ ഒരു ക്ഷോഭമുളവാക്കുന്ന വാർത്തകളെ തിരഞ്ഞു പിടിച്ചു പത്രത്തിന്റെ ഓരോ ലക്കത്തിലും ചേർത്തു കൊള്ളേണ്ടതാണു്. കഴിവുള്ളേടത്തോളം സത്യമായിട്ടുള്ള വർത്തമാനങ്ങൾ ചേർക്കുവാൻ നോക്കണം.
ആയതു സാദ്ധ്യമല്ലാതെ വരുന്നപക്ഷം അസത്യവൃത്താന്തങ്ങൾ എഴുതിപ്പിടിപ്പിയ്ക്കുന്നതിനു വിരോധമില്ല. പക്ഷെ അപ്രകാരമുള്ള ഒരു പ്രയോഗം മൂലം പത്രാധിപർ അപകടത്തിൽ പെട്ടുപോകരുത്. അതിനാലത്രെ 'മാച്ചിടാം' എന്നു പറഞ്ഞിരിയ്ക്കുന്നതു്. കണക്കു തെറ്റി മണിയടിച്ചശേഷം ആയതു ശരിയാക്കുന്നതിനായി ആവർത്തിച്ചടിയ്ക്കുന്നതുപോലെ, പത്രാധിപർക്കും ഒരിയ്ക്കൽ പ്രസിദ്ധീകരിച്ചതായ അസത്യവാർത്ത പിന്നീടൊരിക്കൽ മാച്ചു തിരുത്തി രക്ഷനേടാവുന്നതാണു്. ഇതിനു് 'ഒരു തിരുത്തൽ' എന്നോ, 'തെറ്റു തിരുത്തൽ' എന്നോ, 'ഒരു പ്രമാദം' എന്നോ, 'ഒരു പിശക്' എന്നോ തലക്കെട്ടു നല്കിയാൽ മതി. അങ്ങനെ ചെയ്യുന്നതുകൊണ്ടു പല മെച്ചങ്ങൾ ഉണ്ടാകുവാനിടയുണ്ടു്. ഒന്നാമതായി പത്രത്തിനു രണ്ടു പ്രാവശ്യത്തേയ്ക്കുള്ള ഭക്ഷണം ലഭിയ്ക്കുന്നു; രണ്ടാമതായി അസത്യപ്രചരണംകൊണ്ടുള്ള ആന്തരോദ്ദേശ്യം സാധിയ്ക്കുന്നു; മൂന്നാമതായി പത്രാധിപരുടെ സത്യാന്വേഷണശീലം ലോകർക്ക് മനസ്സിലാകുന്നു.
<u>ഉദാഹരണം.</u>
{{center|'''<u>നാസികാച്ഛേദം</u>'''}}
{{center|(ഒ. ലേ.)}}
പാപ്പിനിശ്ശേരിയിലുള്ള ഒരു മാന്യകുടുംബത്തിലെ<noinclude></noinclude>
hwrdlwstyf4flf30ct24n96s8ra0rls
244999
244998
2026-07-15T09:31:55Z
Radhan K Moolad
13275
244999
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>വണത്തിൽ വായനക്കാരുടെ മനസ്സിൽ ഒരു ക്ഷോഭമുളവാക്കുന്ന വാർത്തകളെ തിരഞ്ഞു പിടിച്ചു പത്രത്തിന്റെ ഓരോ ലക്കത്തിലും ചേർത്തു കൊള്ളേണ്ടതാണു്. കഴിവുള്ളേടത്തോളം സത്യമായിട്ടുള്ള വർത്തമാനങ്ങൾ ചേർക്കുവാൻ നോക്കണം.
ആയതു സാദ്ധ്യമല്ലാതെ വരുന്നപക്ഷം അസത്യവൃത്താന്തങ്ങൾ എഴുതിപ്പിടിപ്പിയ്ക്കുന്നതിനു വിരോധമില്ല. പക്ഷെ അപ്രകാരമുള്ള ഒരു പ്രയോഗം മൂലം പത്രാധിപർ അപകടത്തിൽ പെട്ടുപോകരുത്. അതിനാലത്രെ 'മാച്ചിടാം' എന്നു പറഞ്ഞിരിയ്ക്കുന്നതു്. കണക്കു തെറ്റി മണിയടിച്ചശേഷം ആയതു ശരിയാക്കുന്നതിനായി ആവർത്തിച്ചടിയ്ക്കുന്നതുപോലെ, പത്രാധിപർക്കും ഒരിയ്ക്കൽ പ്രസിദ്ധീകരിച്ചതായ അസത്യവാർത്ത പിന്നീടൊരിക്കൽ മാച്ചു തിരുത്തി രക്ഷനേടാവുന്നതാണു്. ഇതിനു് 'ഒരു തിരുത്തൽ' എന്നോ, 'തെറ്റു തിരുത്തൽ' എന്നോ, 'ഒരു പ്രമാദം' എന്നോ, 'ഒരു പിശക്' എന്നോ തലക്കെട്ടു നല്കിയാൽ മതി. അങ്ങനെ ചെയ്യുന്നതുകൊണ്ടു പല മെച്ചങ്ങൾ ഉണ്ടാകുവാനിടയുണ്ടു്. ഒന്നാമതായി പത്രത്തിനു രണ്ടു പ്രാവശ്യത്തേയ്ക്കുള്ള ഭക്ഷണം ലഭിയ്ക്കുന്നു; രണ്ടാമതായി അസത്യപ്രചരണംകൊണ്ടുള്ള ആന്തരോദ്ദേശ്യം സാധിയ്ക്കുന്നു; മൂന്നാമതായി പത്രാധിപരുടെ സത്യാന്വേഷണശീലം ലോകർക്ക് മനസ്സിലാകുന്നു.<br>
<u>ഉദാഹരണം.</u>
{{center|'''<u>നാസികാച്ഛേദം</u>'''}}
{{center|(ഒ. ലേ.)}}
പാപ്പിനിശ്ശേരിയിലുള്ള ഒരു മാന്യകുടുംബത്തിലെ<noinclude></noinclude>
hr9ie2kwtjc43zwfr6qkb8ur0kre5m5
താൾ:1941-pathramimamsa.pdf/96
106
84108
245000
244340
2026-07-15T09:41:07Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245000
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ഏതാനും ചെറുപ്പക്കാർ ഒരു തെങ്ങിൻ തോപ്പിലിരുന്നു ശീട്ടുകളിയ്ക്കുന്നതിന്മദ്ധ്യേ അവർ തമ്മിൽ ഒരു വാക്കേറ്റമുണ്ടായതായും തൽഫലമായി അവരിലേറ്റവും മൂത്തവൻ ഏറ്റവും എളിയവന്റെ മൂക്കു ചെത്തിയതായും ഒരു കേസ്സുത്ഭവിച്ചിരിയ്ക്കുന്നു.
ഈ വാർത്ത മുഖപ്രസംഗത്തോടു തൊട്ടടുത്തു ചേർക്കുവാൻ വിട്ടുപോകരുത്. ഇതിനെ പറ്റി ആക്ഷേപം പുറപ്പെടുമ്പോൾ താഴെ പറയും പ്രകാരമുള്ള ഒരു കുറിപ്പ് പത്രത്തിന്റെ പ്രാധാന്യമില്ലാത്ത ഒരു മൂലയിൽ ചേർത്തേയ്ക്കണം.
{{center|'''<u>ഒരു തിരുത്തൽ</u>'''}}
ഞങ്ങളുടെ ബുധനാഴ്ചയിലെ ലക്കത്തിൽ ഒരു ചെറിയ പ്രമാദം പറ്റിപ്പോയിരിയ്ക്കുന്നു. അതിൽ വാക്കേറ്റമുണ്ടായതായി പറഞ്ഞിട്ടുള്ളതു ശരിയല്ല. ഉണ്ടായതു തെങ്ങുകയറ്റമാണ്. യഥാർത്ഥത്തിൽ മൂക്കുചെത്തിയത് എളംനീരിന്റെയാണ്; എളിയവന്റെയല്ല.<br>
- (ഭാ . ഭൂ. പ.)
അനന്തരം മുഖപ്രസംഗങ്ങളെ പറ്റി പറയുന്നു.
63. അന്നന്നു കിട്ടുന്ന പ്രധാനവാർത്ത-
യൊന്നും മുഖോക്തിയ്ക്കു വരിച്ചിടൊല്ലാ;
പ്രായേണ ബന്ധം കലരാത്ത കാൎയ്യ-
മായേണ മൻപോടതുതാൻ പ്രമാണം.
ശ്ലോകം - 63.
അതാതു ദിവസം ലഭിയ്ക്കുന്ന യാതൊരു മുഖ്യവർത്തമാനത്തേയും ആസ്പദമാക്കി മുഖപ്രസംഗം രചിച്ചുപോ<noinclude></noinclude>
i9cm8cxltbapd7rkm9eh5jj8z6ypcpo
താൾ:1941-pathramimamsa.pdf/97
106
84109
245001
244341
2026-07-15T09:51:58Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245001
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>കരുതു്. അപ്രകാരമുള്ള വാർത്തകളുമായി പ്രായേണ യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളെ മുഖപ്രസംഗാർത്ഥം തേടിപ്പിടിച്ചുകൊള്ളണം.
<u>ഉദാഹരണം.</u>
ഇന്ത്യയ്ക്കു പുത്രികാരാജ്യപദവി ലബ്ധമാകുന്ന ദിനം ആഗതമാകുന്നുവെന്നു വിചാരിയ്ക്കുക. അന്നു പ്രസിദ്ധം ചെയ്യുന്ന പത്രത്തിൽ പ്രസ്തുത സംഭവത്തെപറ്റി മുഖപ്രസംഗമെഴുതിപ്പോകരുത്. 'നിലക്കടലയുടെ നിലവാരം' എന്നോ, 'കുത്തരിയും മില്ലരിയും' എന്നോ, 'റബ്ബറിന്റെ വിലയിടിവു'' എന്നോ, 'ബ്രസീലിലെ പ്രാഥമിക വിദ്യാഭ്യാസം' എന്നോ, 'നോവാസെംബ്ലയിലെ കഥകളിപ്രിയന്മാർ' എന്നോ, 'ലാപ്‍ലാന്റിലെ സർപ്പങ്ങൾ' എന്നോ മറേറാ ഉള്ള ഒരു വിഷയത്തെ പുരസ്കരിച്ചാകണം അന്നത്തെ മുഖപ്രസംഗം. ഇക്കാൎയ്യത്തിൽ പത്രാധിപന്മാർ പ്രത്യേകിച്ചു മനസ്സിരുത്തേണ്ടതാകുന്നു.
64. കൈത്താരണഞ്ഞ പരമാമുഖയോഗ്യമായ<br>
വാർത്താവിശേഷമതിനർത്ഥമറിഞ്ഞിടായ്കിൽ<br>
അർത്ഥിയ്ക്കുനീയരികിലുള്ള സമർത്ഥനാം വി-<br>
ദ്യാർത്ഥിയ്ക്കടുക്കലതിനർത്ഥമുരച്ചീടാനായ്.
ശ്ലോകം - 64
മുഖപ്രസംഗത്തിനു യോജിയ്ക്കുന്നതും ദുർഭാഗ്യവശാൽ അർത്ഥം ഗ്രഹിപ്പാൻ പത്രാധിപർക്കു സാധിയ്ക്കാത്തതുമായ ഒരു വിശേഷവർത്തമാനം കയ്യിൽ വന്നുചേരുന്നതായാൽ അയൽവക്കത്തു താമസിയ്ക്കുന്ന ഏതെങ്കിലും മിടുക്കനായ
സ്കൂൾകുട്ടിയോട് അതിന്റെ സാരം ചോദിച്ചു മനസ്സി<noinclude></noinclude>
ihjmk3ehgpfzuo9ypcnfbesy9v9tnwq
താൾ:1941-pathramimamsa.pdf/98
106
84110
245002
244342
2026-07-15T10:05:36Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245002
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ലാക്കിക്കൊള്ളണം. 'അധീശാവകാശ'മെന്നും, 'റിസർവ്വ്ബാങ്കെ'ന്നും, 'സുവർണ്ണമാനദണ്ഡ'മെന്നും, 'പവന്റെ വിനിമയ നിരക്കെ'ന്നും മറ്റും പറയുന്നതിന്റെ അർത്ഥം അല്ലെങ്കിൽ പരസഹായം കൂടാതെ എങ്ങനെയാണ് പത്രാധിപർ മനസ്സിലാക്കുക ?
65. അന്തിയ്ക്കുമുമ്പു കടലാസുരുകെട്ടു കക്ഷ-<br>
ത്തേന്തിച്ചരിയ്ക്ക പല ലേഖകവീടുതോറും;<br>
സന്താപമെന്തിനു വൃഥാ ചിലരിൽ തെറ്റായ്<br>
ചിന്തിയ്ക്കിലും, മുരുകനല്ലൊരു കാലവും നീ.
ശ്ലോകം - 65.
വഴിപാടിനുള്ള തളികയെഴുന്നള്ളിച്ചുകൊണ്ടു വന്നുചേരുന്ന ആണ്ടിയെ പോലെ പത്രാധിപർ പല എഴുത്തുകാരുടേയും ഗൃഹങ്ങളിൽ കയറിയിറങ്ങേണ്ടതാകുന്നു.
താൻ യഥാർത്ഥത്തിൽ ഒരു മുരുകനല്ലാത്തതുകൊണ്ടു്, ചിലർ തന്നെ അപ്രകാരം തെറ്റിദ്ധരിക്കുന്നതായാൽതന്നെ, വ്യസനത്തിനവകാശമില്ല.
<u>സൂചന:</u> പ്രതിഫലം കൂടാതെ എഴുതിക്കിട്ടുന്ന ലേഖനങ്ങളാകയാൽ അവയെ ഇരന്നുവാങ്ങിക്കൊള്ളണം.
66. വാപൊത്തി വാഴുമൊരു നിന്നൊടു ലേഖകന്മാർ<br>
കോപിയ്ക്കിലെന്തു പിരിയാതുരിയാടി നിൽക്കൂ;<br>
പാട്ടിൽ പരുങ്ങിയൊരു ലേഖനമെങ്കിലും നീ<br>
കിട്ടാതെ വീടു വിടുവാനിടയാക്കിടൊല്ലെ.
ശ്ലോകം - 66.
ചില ചില വകതിരിവില്ലാത്ത ലേഖകന്മാർ തങ്ങളുടെ സമക്ഷത്തിൽ വായ് പൊത്തി ആശ്രിതഭാവത്തിൽ വ<noinclude></noinclude>
kj7014uokpt7dzu8iekqt62i77fviov
താൾ:1941-pathramimamsa.pdf/99
106
84111
245003
244343
2026-07-15T10:14:13Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245003
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ത്തിയ്ക്കുന്ന പത്രാധിപർ സാറിനോടു കയർത്തുവെന്നു വരാം. എന്നാലും പത്രാധിപർ പിന്നൊഴിയ്ക്കാതെ എന്തെങ്കിലും പറഞ്ഞുകൊണ്ട് അവിടെത്തന്നെ നില്ക്കണം. ഒരു
പക്ഷെ ലേഖകൻ ക്ഷമയറ്റ്, അദ്ദേഹം സാറിനെ മാളികമുകളിൽനിന്നു ഗളഹസ്തം ചെയ്യുന്നതായാൽ തന്നേയും, സാർ തിരിഞ്ഞുനിന്നു "നേരമ്പോക്കിരിയ്ക്കട്ടെ;
ലേഖനത്തിന്റെ കാൎയ്യമെന്തായി?'' എന്നു ചോദിയ്ക്കുണം. ഈവിധത്തിൽ പറ്റിപ്പതുങ്ങി ഒരു ലേഖനമെങ്കിലും കരസ്ഥമാക്കിയതിനു മേലല്ലാതെ വീടു വിട്ടിറങ്ങിപ്പോകരുത്. 'കൊടാതവനോടു വിടാതെ' എന്ന പഴമൊഴിയെ സാർ പ്രായോഗികമായി വ്യാഖ്യാനിച്ചുകൊടുക്കുകതന്നെ വേണം.
ഏതുവിധമെങ്കിലും ലേഖനം കൈവരുത്തുന്നതിലാണ് പത്രാധിപരുടെ സാമർത്ഥ്യം കാണേണ്ടതു്. ഹ്രസ്വദൃഷ്ടികളായ പത്രാധിപന്മാർ മാത്രമേ ലേഖകന്മാരുമായി മുഷിഞ്ഞിറങ്ങിപ്പോരുകയുള്ളു; ദീർഘദൃഷ്ടിയുള്ളവർ അങ്ങനെ ചെയ്യുന്നതല്ല. 'പത്രനായാൽ അപത്രപനാകണം' എന്നുണ്ടല്ലോ.
67. പത്രങ്ങളീവിധം വേണം
പത്രനാഥൻ നിറയ്ക്കുവാൻ;
കട്ടമുട്ടികൾകൊണ്ടിട്ടു
പൊട്ടക്കൂപങ്ങളെന്നപോൽ.
ശ്ലോകം 67.
വ്യാഖ്യാനം ആവശ്യമില്ല.<noinclude></noinclude>
thsvj6ch2kutr0k69u3ktnkaxlzul6p
245004
245003
2026-07-15T10:14:46Z
Radhan K Moolad
13275
245004
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude>ർത്തിയ്ക്കുന്ന പത്രാധിപർ സാറിനോടു കയർത്തുവെന്നു വരാം. എന്നാലും പത്രാധിപർ പിന്നൊഴിയ്ക്കാതെ എന്തെങ്കിലും പറഞ്ഞുകൊണ്ട് അവിടെത്തന്നെ നില്ക്കണം. ഒരു
പക്ഷെ ലേഖകൻ ക്ഷമയറ്റ്, അദ്ദേഹം സാറിനെ മാളികമുകളിൽനിന്നു ഗളഹസ്തം ചെയ്യുന്നതായാൽ തന്നേയും, സാർ തിരിഞ്ഞുനിന്നു "നേരമ്പോക്കിരിയ്ക്കട്ടെ;
ലേഖനത്തിന്റെ കാൎയ്യമെന്തായി?'' എന്നു ചോദിയ്ക്കുണം. ഈവിധത്തിൽ പറ്റിപ്പതുങ്ങി ഒരു ലേഖനമെങ്കിലും കരസ്ഥമാക്കിയതിനു മേലല്ലാതെ വീടു വിട്ടിറങ്ങിപ്പോകരുത്. 'കൊടാതവനോടു വിടാതെ' എന്ന പഴമൊഴിയെ സാർ പ്രായോഗികമായി വ്യാഖ്യാനിച്ചുകൊടുക്കുകതന്നെ വേണം.
ഏതുവിധമെങ്കിലും ലേഖനം കൈവരുത്തുന്നതിലാണ് പത്രാധിപരുടെ സാമർത്ഥ്യം കാണേണ്ടതു്. ഹ്രസ്വദൃഷ്ടികളായ പത്രാധിപന്മാർ മാത്രമേ ലേഖകന്മാരുമായി മുഷിഞ്ഞിറങ്ങിപ്പോരുകയുള്ളു; ദീർഘദൃഷ്ടിയുള്ളവർ അങ്ങനെ ചെയ്യുന്നതല്ല. 'പത്രനായാൽ അപത്രപനാകണം' എന്നുണ്ടല്ലോ.
67. പത്രങ്ങളീവിധം വേണം
പത്രനാഥൻ നിറയ്ക്കുവാൻ;
കട്ടമുട്ടികൾകൊണ്ടിട്ടു
പൊട്ടക്കൂപങ്ങളെന്നപോൽ.
ശ്ലോകം 67.
വ്യാഖ്യാനം ആവശ്യമില്ല.<noinclude></noinclude>
1l1u6cdvxqt5kek70z8tr5obh5msy3h
താൾ:1941-pathramimamsa.pdf/100
106
84112
245005
244344
2026-07-15T10:25:24Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245005
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><center>
<big><big>VIII</big></big><br>
<big><big><big>'''ഉപസംഹാരം'''</big></big></big>
</center>
68. അർപ്പുതസ്സാമി നേരുന്നൂ<br>
കർപ്പൂരം ഭഗവാനഹോ<br>
സ്വശിഷ്യവർഗ്ഗമെല്ലാർക്കും<br>
വിശേഷാൽ മംഗളം വരാൻ.
ശ്ലോകം - 68.
പ്രസ്തുത പദ്യത്തിൽ ആചാൎയ്യപാദങ്ങൾ തന്റെ അജാതശിഷ്യന്മാർക്കു മംഗളം കൈവരുവാനായി വഴിവാടു നേർന്നിരിയ്ക്കുന്നു. തൃപ്പാദങ്ങളുടെ ശിഷ്യവാത്സല്യവും
ഈശ്വരഭക്തിയും കാൺക.
69. വഴിതെറ്റാതെ നിങ്ങൾക്കു<br>
കഴിവിന്നായ് രചിച്ചു ഞാൻ<br>
പത്രമീമാംസാഭിധാനം<br>
ശാസ്ത്രം ശാസ്ത്രാൽ മഹത്തരം.
ശ്ലോകം - 69.
ശിഷ്യവത്സലനായ ആചാൎയ്യർ, തന്റെ ശിഷ്യപദം സ്വീകരിപ്പാൻ പോകുന്നവർക്കു മാർഗ്ഗഭ്രംശം കൂടാതെ കഴിഞ്ഞുകൂടുവാൻവേണ്ടി മാത്രമായിട്ടാണ്, ശാസ്ത്രങ്ങളിൽ
വെച്ചു മഹത്തരമായ ഈ പത്രമീമാംസയെ രചിച്ചിട്ടുള്ളത്.
70. അർപ്പുതസ്സാമി കല്പിയ്ക്കും<br>
തീപ്പുപോലാചരിയ്ക്കുകിൽ<br>
തപ്പുനിങ്ങൾക്കു പാറീടാ-<br>
തൊപ്പിയ്ക്കും ഭഗവാൻ ശുഭം.<noinclude></noinclude>
kl486knes1upcyj0ltr63q6gxtfn809
താൾ:ഗാന്ധിസം.pdf/41
106
84403
244985
2026-07-14T15:09:51Z
Sreejithk2000
57
പുതിയ താൾ
244985
proofread-page
text/x-wiki
<noinclude><pagequality level="1" user="Sreejithk2000" /></noinclude>{{ന|33}}
വിരുദ്ധമാണു്. ചിന്തയിൽ പോലും അസത്യം കടന്നു കയറാൻ അനുവദിക്കരുത്. മറ്റുവിധത്തിൽ പറഞ്ഞാൽ
സകല ചര്യകളുടേയും അടിത്തറ സന്മാൎഗ്ഗവും എല്ലാ സന്മാർഗ്ഗത്തിൻറയും സത്ത (കഴമ്പ്) യായുള്ളതു് സത്യവുമാണു്.
{{text-indent|2em|ഇത്തരം സത്യം ഈ ലോകത്തിൽ കരഗതമാക്കുന്നത് എങ്ങിനെയെന്ന ചോദ്യം ന്യായമായുണ്ടാകാം. "അഭ്യാസേനതുകൗതേയ! വൈരാഗ്യേണ ച ഗ്രഹ്യതേ", എന്ന ഗീതാമാർഗം തന്നെയാണ് ഗാന്ധിജി ചൂണ്ടിക്കാണിക്കുന്നത്. ആഗ്രഹമില്ലായ്മയും - ആഗ്രഹത്തെ അടക്കുകയും - അഭ്യസിക്കയും ചെയ്ക എന്നർത്ഥം. എന്നിരുന്നാലും ഒരാൾക്ക് സത്യമെന്നു തോന്നുന്നത് മറ്റൊരാൾക്കു് അസത്യമെന്നു തോന്നിയെന്നുവരാം. സത്യാന്വേഷകനു ഇത്തരം വിഷയങ്ങൾ തടസങ്ങളാകേണ്ടയാവശ്യമില്ല. ആത്മാർത്ഥമായ പരിശ്രമം ഉണ്ടെങ്കിൽ വ്യത്യസ്തങ്ങളായ സത്യങ്ങൾ ഒരേ വൃക്ഷത്തിന്റെ വ്യത്യസ്തരൂപത്തിലുള്ള ഇലകൾ പോലെയാണെന്നു പ്രത്യക്ഷപ്പെടും. ഈശ്വരൻ തന്നെ പലൎക്കും പലതരത്തിലല്ലേ പ്രത്യക്ഷപ്പെടുക. എന്നാലും അദ്ദേഹം ഒന്നു തന്നെയെന്നു നാം ഗ്രഹിക്കുന്നില്ലേ? സത്യം തന്നെ ഈശ്വരൻ. അതിനാൽ അവനവന് സത്യമെന്നു തോന്നുന്ന - അതായത് സത്യമെന്നു അന്തഃ കരണത്തിൽ നിന്നും പ്രകാശം കിട്ടുന്ന - മാർഗങ്ങൾ അവലംബിക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. എന്നല്ല അപ്രകാരം വൎത്തിക്കേണ്ടത് ഓരോരുത്തൻറെയും കടമയാണു്. അങ്ങിനെയാകുമ്പോൾ ഈ സത്യാരാധനയിൽ എന്തെങ്കിലും തെറ്റു സംഭവിച്ചാൽ പോലും അതു് സ്വയമേവ ശരിപ്പെട്ടുകൊള്ളും എന്തെന്നാൽ സത്വാന്വേഷണമെന്നതിൽ തപസ് ഉൾപ്പെടുന്നുണ്ടു് - തപസെന്നാൽ ത്യാഗം, ചിലപ്പോൾ മരണം വരമുള്ള ത്യാഗം. സ്വാൎത്ഥലേശത്തി}}<noinclude></noinclude>
dztexf1782yzjxhe41kh3rovvpqmtbl
താൾ:1941-pathramimamsa.pdf/74
106
84404
245007
2026-07-15T10:29:33Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245007
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude></noinclude>
b1g8lf7lhr84qzgxitpqdohfyvjo5zf
താൾ:2006-primary-pattukal-v-m-rajamohan.pdf/1
106
84405
245019
2026-07-15T10:35:26Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245019
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude><references/></noinclude>
nb2zww6irsi6vss5s0abdec04oh722q
താൾ:2006-primary-pattukal-v-m-rajamohan.pdf/2
106
84406
245020
2026-07-15T10:35:50Z
Radhan K Moolad
13275
/* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */
245020
proofread-page
text/x-wiki
<noinclude><pagequality level="3" user="Radhan K Moolad" /></noinclude><noinclude><references/></noinclude>
nb2zww6irsi6vss5s0abdec04oh722q