വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.16 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/രാമസീതാതത്ത്വം 0 4414 246786 246783 2026-08-22T12:22:25Z ~2026-44247-58 13522 246786 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ കോമളഗാത്രിയാം ജാനകിമൂലവും...........1440 തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു താമരസാക്ഷനാമാദിനാരായണൻ ലക്ഷ്മണനായതനന്തൻ ജനകജാ ലക്ഷ്മീഭഗവതി ലോകമായാ പരാ മായാഗുണങ്ങളെത്താനവലംബിച്ചു കായഭേദം ധരിയ്ക്കുന്നിതാത്മാപരൻ രാജസമായഗുണത്തോടുകൂടവേ രാജീവസംഭവനായ് പ്രപഞ്ചദ്വയം..................1450 വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ് ഭക്തപാരായണൻ വിഷ്ണുരൂപം പൂണ്ടു നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര- നാദ്യനജൻ പരമാത്മാവു സാദരം രുദ്രവേഷത്താൽ തമോഗുണയുക്തനാ- യദ്രിജാവല്ലഭൻ സംഹരിക്കുന്നതും വൈവസ്വത മനു ഭക്തിപ്രസന്നനായ് ദേവൻ മകരാവതാരമനുഷ്ഠിച്ചു വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു വേധാവിനാക്കിക്കൊടുത്തതീ രാഘവൻ.................1460 പാഥോനിഥിമധനേ പണ്ടു മന്ദരം പാതാളലോകം പ്രവേശിച്ചതു നേരം നിഷ്ഠുരമായോരു കൂർമ്മാകൃതിയും പൂണ്ടു പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു ഘൃഷ്ടിയായ് തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു കാരണവാരിധി തന്നിൽ മേളിച്ചതും കാരണപൂരുഷനാകുമീ രാഘവൻ നിർഹ്രാദമോടു നരസിംഹരൂപമായ് പ്രഹ്ളാദനെപ്പരിപാലിച്ചുകൊള്ളുവാൻ ....................1470 ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു ഘോരനായോരു ഹിരണ്യകശിപു തൻ വക്ഷപ്രദേശം പ്രപാടനം ചെയ്തതും രക്ഷാചതുരനാം ലക്ഷ്മീവരനിവൻ പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ- ണ്ടർത്ഥിച്ചു സാദരമർച്ചിക്ക കാരണം എത്രയും കാരുണ്യമോടവൾ തന്നുടെ പുത്രനായിന്ദ്രാനുജനായ് പിറന്നതി- ഭക്തനായോരു മഹാബലിയോടു ചെ- ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം......................1480 സത്വരം വാങ്ങി മരുത്വാന്നു നൽകിയ ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു ധാത്രീപതികുലനാശം വരുത്തുവാൻ ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും ധാത്രീവരനായ രാഘവനാമിവൻ ധാത്രിയിലിപ്പോൾ ദശരഥപുത്രനായ് ധാത്രീസുതാവരനായ് പിറന്നീടിനാൻ രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ...............1490 ആദ്യനജൻ പരമാത്മാ പരാപരൻ വേദ്യനല്ലാത്ത വേദാന്ത വേദ്യൻ പരൻ നാരായണൻ പുരുഷോത്തമനവ്യയൻ കാരണമാനുഷൻ രാമൻ മനോഹരൻ രാവണനിഗ്രഹാർത്ഥം വിപിനത്തിനു ദേവഹിതാർത്ഥം ഗമിക്കുന്നതിന്നതിൻ കാരണം മന്ഥരയല്ല, കൈകേയിയ- ല്ലാരും ഭ്രമിയ്ക്കാക രാജാവുമല്ലല്ലോ വിഷ്ണു ഭഗവാൻ ജഗന്മയൻ മാധവൻ വിഷ്ണു മഹാമായാദേവി ജനകജാ സൃഷ്ടിസ്തിതിലയകാരിണിതന്നോടും പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോൾ ഇന്നലെ നാരദൻ വന്നുചൊന്നാനവൻ തന്നോടു രാഘവൻ താനുമരുൾ ചെയ്തു: ‘നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാൻ വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.’ എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ- നിന്നു വിഷാദം കളവിനെല്ലാവരും രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ രാമരാമേതി ജപിപ്പിനെല്ലാരുമേ സിദ്ധിക്കയില്ലതേയല്ല കൈവല്യവും സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം ദു:ഖസൌഖ്യാദി വികല്പങ്ങളില്ലാത്ത നിഷ്ക്കളൻ നിർഗുണനാത്മാ രഘൂത്തമൻ ന്യൂനാതിരേകവിഹീനൻ നിരഞ്ജന- നാനന്ദപൂർണ്ണനനന്തനനാകുലൻ അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി- നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു? ഭക്തജനാനാം ഭജനാർത്ഥമായ് വന്നു ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ പംക്തിരഥാഭീഷ്ടസിദ്ധ്യർത്ഥമായ് വന്നു പംക്തികണ്ഠൻ തന്നെക്കൊന്നു ജഗത്രയം പാലിപ്പതിന്നായവതരിച്ചീടിനാൻ ബാലിശന്മാരേ! മനുഷ്യനായീശ്വരൻ’ രാമവിഷയമീവണ്ണമരുൾ ചെയ്തു വാമദേവൻ വിരമിച്ചോരനന്തരം വാമദേവവചനാമൃതം സേവിച്ചു രാമനെ നാരായണനെന്നറിഞ്ഞുടൻ പൌരജനം പരമാനന്ദമായൊരു വാരാന്നിധിയിൽ മുഴുകിനാരേവരും ‘രാമസീതാരഹസ്യം മുഹുരീദൃശ- മാമോദപൂർവകം ധ്യാനിപ്പവർക്കെല്ലാം രാമദേവങ്കലുറച്ചൊരു ഭക്തിയു- മാമയനാശവും സിദ്ധിയ്ക്കുമേവനും ഗോപനീയം രഹസ്യം പരമീദൃശം പാപവിനാശനം ചൊന്നതിൻ കാരണം രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ രാമതത്വം പരമോപദേശം ചെയ്തു’ താപവും തീർന്നിതു പൌരജനങ്ങൾക്കു താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി. </poem> 3b7vyck251h2ugncc31slyo0r29ivll 246787 246786 2026-08-22T12:24:16Z ~2026-44247-58 13522 246787 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ കോമളഗാത്രിയാം ജാനകിമൂലവും...........1440 തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു താമരസാക്ഷനാമാദിനാരായണൻ ലക്ഷ്മണനായതനന്തൻ ജനകജാ ലക്ഷ്മീഭഗവതി ലോകമായാ പരാ മായാഗുണങ്ങളെത്താനവലംബിച്ചു കായഭേദം ധരിയ്ക്കുന്നിതാത്മാപരൻ രാജസമായഗുണത്തോടുകൂടവേ രാജീവസംഭവനായ് പ്രപഞ്ചദ്വയം..................1450 വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ് ഭക്തപാരായണൻ വിഷ്ണുരൂപം പൂണ്ടു നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര- നാദ്യനജൻ പരമാത്മാവു സാദരം രുദ്രവേഷത്താൽ തമോഗുണയുക്തനാ- യദ്രിജാവല്ലഭൻ സംഹരിക്കുന്നതും വൈവസ്വത മനു ഭക്തിപ്രസന്നനായ് ദേവൻ മകരാവതാരമനുഷ്ഠിച്ചു വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു വേധാവിനാക്കിക്കൊടുത്തതീ രാഘവൻ.................1460 പാഥോനിഥിമധനേ പണ്ടു മന്ദരം പാതാളലോകം പ്രവേശിച്ചതു നേരം നിഷ്ഠുരമായോരു കൂർമ്മാകൃതിയും പൂണ്ടു പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു ഘൃഷ്ടിയായ് തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു കാരണവാരിധി തന്നിൽ മേളിച്ചതും കാരണപൂരുഷനാകുമീ രാഘവൻ നിർഹ്രാദമോടു നരസിംഹരൂപമായ് പ്രഹ്ളാദനെപ്പരിപാലിച്ചുകൊള്ളുവാൻ ....................1470 ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു ഘോരനായോരു ഹിരണ്യകശിപു തൻ വക്ഷപ്രദേശം പ്രപാടനം ചെയ്തതും രക്ഷാചതുരനാം ലക്ഷ്മീവരനിവൻ പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ- ണ്ടർത്ഥിച്ചു സാദരമർച്ചിക്ക കാരണം എത്രയും കാരുണ്യമോടവൾ തന്നുടെ പുത്രനായിന്ദ്രാനുജനായ് പിറന്നതി- ഭക്തനായോരു മഹാബലിയോടു ചെ- ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം......................1480 സത്വരം വാങ്ങി മരുത്വാന്നു നൽകിയ ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു ധാത്രീപതികുലനാശം വരുത്തുവാൻ ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും ധാത്രീവരനായ രാഘവനാമിവൻ ധാത്രിയിലിപ്പോൾ ദശരഥപുത്രനായ് ധാത്രീസുതാവരനായ് പിറന്നീടിനാൻ രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ...............1490 ആദ്യനജൻ പരമാത്മാ പരാപരൻ വേദ്യനല്ലാത്ത വേദാന്ത വേദ്യൻ പരൻ നാരായണൻ പുരുഷോത്തമനവ്യയൻ കാരണമാനുഷൻ രാമൻ മനോഹരൻ രാവണനിഗ്രഹാർത്ഥം വിപിനത്തിനു ദേവഹിതാർത്ഥം ഗമിക്കുന്നതിന്നതിൻ കാരണം മന്ഥരയല്ല, കൈകേയിയ- ല്ലാരും ഭ്രമിയ്ക്കാക രാജാവുമല്ലല്ലോ വിഷ്ണു ഭഗവാൻ ജഗന്മയൻ മാധവൻ വിഷ്ണു മഹാമായാദേവി ജനകജാ.....................1500 സൃഷ്ടിസ്തിതിലയകാരിണിതന്നോടും പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോൾ ഇന്നലെ നാരദൻ വന്നുചൊന്നാനവൻ തന്നോടു രാഘവൻ താനുമരുൾ ചെയ്തു: ‘നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാൻ വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.’ എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ- നിന്നു വിഷാദം കളവിനെല്ലാ രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ രാമരാമേതി ജപിപ്പിനെല്ലാവരും..................1510 സിദ്ധിക്കയില്ലതേയല്ല കൈവല്യവും സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം ദു:ഖസൌഖ്യാദി വികല്പങ്ങളില്ലാത്ത നിഷ്ക്കളൻ നിർഗുണനാത്മാ രഘൂത്തമൻ ന്യൂനാതിരേകവിഹീനൻ നിരഞ്ജന- നാനന്ദപൂർണ്ണനനന്തനനാകുലൻ അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി- നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു? ഭക്തജനാനാം ഭജനാർത്ഥമായ് വന്നു ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ പംക്തിരഥാഭീഷ്ടസിദ്ധ്യർത്ഥമായ് വന്നു പംക്തികണ്ഠൻ തന്നെക്കൊന്നു ജഗത്രയം പാലിപ്പതിന്നായവതരിച്ചീടിനാൻ ബാലിശന്മാരേ! മനുഷ്യനായീശ്വരൻ’ രാമവിഷയമീവണ്ണമരുൾ ചെയ്തു വാമദേവൻ വിരമിച്ചോരനന്തരം വാമദേവവചനാമൃതം സേവിച്ചു രാമനെ നാരായണനെന്നറിഞ്ഞുടൻ പൌരജനം പരമാനന്ദമായൊരു വാരാന്നിധിയിൽ മുഴുകിനാരേവരും ‘രാമസീതാരഹസ്യം മുഹുരീദൃശ- മാമോദപൂർവകം ധ്യാനിപ്പവർക്കെല്ലാം രാമദേവങ്കലുറച്ചൊരു ഭക്തിയു- മാമയനാശവും സിദ്ധിയ്ക്കുമേവനും ഗോപനീയം രഹസ്യം പരമീദൃശം പാപവിനാശനം ചൊന്നതിൻ കാരണം രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ രാമതത്വം പരമോപദേശം ചെയ്തു’ താപവും തീർന്നിതു പൌരജനങ്ങൾക്കു താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി. </poem> 7l0zqi0xhbcrzabmw4pipo9d7mm6e8u 246788 246787 2026-08-22T12:28:46Z ~2026-44247-58 13522 246788 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ കോമളഗാത്രിയാം ജാനകിമൂലവും...........1440 തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു താമരസാക്ഷനാമാദിനാരായണൻ ലക്ഷ്മണനായതനന്തൻ ജനകജാ ലക്ഷ്മീഭഗവതി ലോകമായാ പരാ മായാഗുണങ്ങളെത്താനവലംബിച്ചു കായഭേദം ധരിയ്ക്കുന്നിതാത്മാപരൻ രാജസമായഗുണത്തോടുകൂടവേ രാജീവസംഭവനായ് പ്രപഞ്ചദ്വയം..................1450 വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ് ഭക്തപാരായണൻ വിഷ്ണുരൂപം പൂണ്ടു നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര- നാദ്യനജൻ പരമാത്മാവു സാദരം രുദ്രവേഷത്താൽ തമോഗുണയുക്തനാ- യദ്രിജാവല്ലഭൻ സംഹരിക്കുന്നതും വൈവസ്വത മനു ഭക്തിപ്രസന്നനായ് ദേവൻ മകരാവതാരമനുഷ്ഠിച്ചു വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു വേധാവിനാക്കിക്കൊടുത്തതീ രാഘവൻ.................1460 പാഥോനിഥിമധനേ പണ്ടു മന്ദരം പാതാളലോകം പ്രവേശിച്ചതു നേരം നിഷ്ഠുരമായോരു കൂർമ്മാകൃതിയും പൂണ്ടു പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു ഘൃഷ്ടിയായ് തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു കാരണവാരിധി തന്നിൽ മേളിച്ചതും കാരണപൂരുഷനാകുമീ രാഘവൻ നിർഹ്രാദമോടു നരസിംഹരൂപമായ് പ്രഹ്ളാദനെപ്പരിപാലിച്ചുകൊള്ളുവാൻ ....................1470 ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു ഘോരനായോരു ഹിരണ്യകശിപു തൻ വക്ഷപ്രദേശം പ്രപാടനം ചെയ്തതും രക്ഷാചതുരനാം ലക്ഷ്മീവരനിവൻ പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ- ണ്ടർത്ഥിച്ചു സാദരമർച്ചിക്ക കാരണം എത്രയും കാരുണ്യമോടവൾ തന്നുടെ പുത്രനായിന്ദ്രാനുജനായ് പിറന്നതി- ഭക്തനായോരു മഹാബലിയോടു ചെ- ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം......................1480 സത്വരം വാങ്ങി മരുത്വാന്നു നൽകിയ ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു ധാത്രീപതികുലനാശം വരുത്തുവാൻ ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും ധാത്രീവരനായ രാഘവനാമിവൻ ധാത്രിയിലിപ്പോൾ ദശരഥപുത്രനായ് ധാത്രീസുതാവരനായ് പിറന്നീടിനാൻ രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ...............1490 ആദ്യനജൻ പരമാത്മാ പരാപരൻ വേദ്യനല്ലാത്ത വേദാന്ത വേദ്യൻ പരൻ നാരായണൻ പുരുഷോത്തമനവ്യയൻ കാരണമാനുഷൻ രാമൻ മനോഹരൻ രാവണനിഗ്രഹാർത്ഥം വിപിനത്തിനു ദേവഹിതാർത്ഥം ഗമിക്കുന്നതിന്നതിൻ കാരണം മന്ഥരയല്ല, കൈകേയിയ- ല്ലാരും ഭ്രമിയ്ക്കാക രാജാവുമല്ലല്ലോ വിഷ്ണു ഭഗവാൻ ജഗന്മയൻ മാധവൻ വിഷ്ണു മഹാമായാദേവി ജനകജാ.....................1500 സൃഷ്ടിസ്തിതിലയകാരിണിതന്നോടും പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോൾ ഇന്നലെ നാരദൻ വന്നുചൊന്നാനവൻ തന്നോടു രാഘവൻ താനുമരുൾ ചെയ്തു: ‘നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാൻ വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.’ എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ- നിന്നു വിഷാദം കളവിനെല്ലാ രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ രാമരാമേതി ജപിപ്പിനെല്ലാവരും..................1510 നിത്യവും രാമ രാമേതി ജപിക്കുന്ന മര്ത്യനു മൃത്യുഭയാതികളൊന്നുമേ സിദ്ധിക്കയില്ലതേയല്ല കൈവല്യവും സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം ദു:ഖസൌഖ്യാദി വികല്പങ്ങളില്ലാത്ത നിഷ്ക്കളൻ നിർഗുണനാത്മാ രഘൂത്തമൻ ന്യൂനാതിരേകവിഹീനൻ നിരഞ്ജന- നാനന്ദപൂർണ്ണനനന്തനനാകുലൻ അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി- നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു?...............1520 ഭക്തജനാനാം ഭജനാർത്ഥമായ് വന്നു ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ പംക്തിരഥാഭീഷ്ടസിദ്ധ്യർത്ഥമായ് വന്നു പംക്തികണ്ഠൻ തന്നെക്കൊന്നു ജഗത്രയം പാലിപ്പതിന്നായവതരിച്ചീടിനാൻ ബാലിശന്മാരേ! മനുഷ്യനായീശ്വരൻ’ രാമവിഷയമീവണ്ണമരുൾ ചെയ്തു വാമദേവൻ വിരമിച്ചോരനന്തരം വാമദേവവചനാമൃതം സേവിച്ചു രാമനെ നാരായണനെന്നറിഞ്ഞുടൻ പൌരജനം പരമാനന്ദമായൊരു വാരാന്നിധിയിൽ മുഴുകിനാരേവരും ‘രാമസീതാരഹസ്യം മുഹുരീദൃശ- മാമോദപൂർവകം ധ്യാനിപ്പവർക്കെല്ലാം രാമദേവങ്കലുറച്ചൊരു ഭക്തിയു- മാമയനാശവും സിദ്ധിയ്ക്കുമേവനും ഗോപനീയം രഹസ്യം പരമീദൃശം പാപവിനാശനം ചൊന്നതിൻ കാരണം രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ രാമതത്വം പരമോപദേശം ചെയ്തു’ താപവും തീർന്നിതു പൌരജനങ്ങൾക്കു താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി. </poem> 5mrwpj4ccjrglg6y7t3m4162rewqxcq 246789 246788 2026-08-22T12:33:03Z ~2026-44247-58 13522 246789 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ കോമളഗാത്രിയാം ജാനകിമൂലവും...........1440 തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു താമരസാക്ഷനാമാദിനാരായണൻ ലക്ഷ്മണനായതനന്തൻ ജനകജാ ലക്ഷ്മീഭഗവതി ലോകമായാ പരാ മായാഗുണങ്ങളെത്താനവലംബിച്ചു കായഭേദം ധരിയ്ക്കുന്നിതാത്മാപരൻ രാജസമായഗുണത്തോടുകൂടവേ രാജീവസംഭവനായ് പ്രപഞ്ചദ്വയം..................1450 വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ് ഭക്തപാരായണൻ വിഷ്ണുരൂപം പൂണ്ടു നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര- നാദ്യനജൻ പരമാത്മാവു സാദരം രുദ്രവേഷത്താൽ തമോഗുണയുക്തനാ- യദ്രിജാവല്ലഭൻ സംഹരിക്കുന്നതും വൈവസ്വത മനു ഭക്തിപ്രസന്നനായ് ദേവൻ മകരാവതാരമനുഷ്ഠിച്ചു വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു വേധാവിനാക്കിക്കൊടുത്തതീ രാഘവൻ.................1460 പാഥോനിഥിമധനേ പണ്ടു മന്ദരം പാതാളലോകം പ്രവേശിച്ചതു നേരം നിഷ്ഠുരമായോരു കൂർമ്മാകൃതിയും പൂണ്ടു പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു ഘൃഷ്ടിയായ് തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു കാരണവാരിധി തന്നിൽ മേളിച്ചതും കാരണപൂരുഷനാകുമീ രാഘവൻ നിർഹ്രാദമോടു നരസിംഹരൂപമായ് പ്രഹ്ളാദനെപ്പരിപാലിച്ചുകൊള്ളുവാൻ ....................1470 ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു ഘോരനായോരു ഹിരണ്യകശിപു തൻ വക്ഷപ്രദേശം പ്രപാടനം ചെയ്തതും രക്ഷാചതുരനാം ലക്ഷ്മീവരനിവൻ പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ- ണ്ടർത്ഥിച്ചു സാദരമർച്ചിക്ക കാരണം എത്രയും കാരുണ്യമോടവൾ തന്നുടെ പുത്രനായിന്ദ്രാനുജനായ് പിറന്നതി- ഭക്തനായോരു മഹാബലിയോടു ചെ- ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം......................1480 സത്വരം വാങ്ങി മരുത്വാന്നു നൽകിയ ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു ധാത്രീപതികുലനാശം വരുത്തുവാൻ ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും ധാത്രീവരനായ രാഘവനാമിവൻ ധാത്രിയിലിപ്പോൾ ദശരഥപുത്രനായ് ധാത്രീസുതാവരനായ് പിറന്നീടിനാൻ രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ...............1490 ആദ്യനജൻ പരമാത്മാ പരാപരൻ വേദ്യനല്ലാത്ത വേദാന്ത വേദ്യൻ പരൻ നാരായണൻ പുരുഷോത്തമനവ്യയൻ കാരണമാനുഷൻ രാമൻ മനോഹരൻ രാവണനിഗ്രഹാർത്ഥം വിപിനത്തിനു ദേവഹിതാർത്ഥം ഗമിക്കുന്നതിന്നതിൻ കാരണം മന്ഥരയല്ല, കൈകേയിയ- ല്ലാരും ഭ്രമിയ്ക്കാക രാജാവുമല്ലല്ലോ വിഷ്ണു ഭഗവാൻ ജഗന്മയൻ മാധവൻ വിഷ്ണു മഹാമായാദേവി ജനകജാ.....................1500 സൃഷ്ടിസ്തിതിലയകാരിണിതന്നോടും പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോൾ ഇന്നലെ നാരദൻ വന്നുചൊന്നാനവൻ തന്നോടു രാഘവൻ താനുമരുൾ ചെയ്തു: ‘നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാൻ വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.’ എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ- നിന്നു വിഷാദം കളവിനെല്ലാ രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ രാമരാമേതി ജപിപ്പിനെല്ലാവരും..................1510 നിത്യവും രാമ രാമേതി ജപിക്കുന്ന മര്ത്യനു മൃത്യുഭയാതികളൊന്നുമേ സിദ്ധിക്കയില്ലതേയല്ല കൈവല്യവും സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം ദു:ഖസൌഖ്യാദി വികല്പങ്ങളില്ലാത്ത നിഷ്ക്കളൻ നിർഗുണനാത്മാ രഘൂത്തമൻ ന്യൂനാതിരേകവിഹീനൻ നിരഞ്ജന- നാനന്ദപൂർണ്ണനനന്തനനാകുലൻ അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി- നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു?...............1520 ഭക്തജനാനാം ഭജനാർത്ഥമായ് വന്നു ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ പംക്തിരഥാഭീഷ്ടസിദ്ധ്യർത്ഥമായ് വന്നു പംക്തികണ്ഠൻ തന്നെക്കൊന്നു ജഗത്രയം പാലിപ്പതിന്നായവതരിച്ചീടിനാൻ ബാലിശന്മാരേ! മനുഷ്യനായീശ്വരൻ’ ‘രാമസീതാരഹസ്യം മുഹുരീദൃശ- മാമോദപൂർവകം ധ്യാനിപ്പവർക്കെല്ലാം രാമദേവങ്കലുറച്ചൊരു ഭക്തിയു- മാമയനാശവും സിദ്ധിയ്ക്കുമേവനും.................1530 ഗോപനീയം രഹസ്യം പരമീദൃശം പാപവിനാശനം ചൊന്നതിൻ കാരണം രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ രാമതത്വം പരമോപദേശം ചെയ്തു’ രാമവിഷയമീവണ്ണമരുൾ ചെയ്തു വാമദേവൻ വിരമിച്ചോരനന്തരം വാമദേവവചനാമൃതം സേവിച്ചു രാമനെ നാരായണനെന്നറിഞ്ഞുടൻ പൌരജനം പരമാനന്ദമായൊരു വാരാന്നിധിയിൽ മുഴുകിനാരേവരും.................1540 താപവും തീർന്നിതു പൌരജനങ്ങൾക്കു താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി. </poem> frhfkr4xvs78g16xa5qx4ff52pfx1dj അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വനയാത്ര 0 4415 246791 16371 2026-08-22T13:29:41Z ~2026-44247-58 13522 246791 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ശ്രീരാമനും തമസാനദി തന്നുടെ തീരം ഗമിച്ചു വസിച്ചു നിശാമുഖേ പാനീയമാത്രമുപജീവനം ചെയ്തു ജാനകിയോടും നിരാഹാരനായൊരു.............1640 വൃക്ഷമൂലേ ശയനം ചെയ്തുറങ്ങീനാൻ; ///////// ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ ദു:ഖവൃത്താന്തങ്ങളും പറഞ്ഞാകുലാൽ പൌരജനങ്ങളും ചെന്നരികേ പുക്കു ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടാകിൽ കാനനവാസം നമുക്കുമെന്നേവരും മാനസത്തിങ്കലുറച്ചു മരുവിനാർ പൌരജനത്തിൻ പരിദേവനം കണ്ടു ശ്രീരാമദേവനുമുള്ളിൽ നിരൂപിച്ചു................1650 ‘സൂര്യനുദിച്ചാലയയ്ക്കയുമില്ലിവർ കാര്യത്തിനും വരും വിഘ്നമെന്നാലിവർ ഖേദം കലർന്നു തളർന്നുറങ്ങുന്നിതു ബോധമില്ലിപ്പോളിനിയുണരും മുൻപേ പോകനാമിപ്പൊഴേ കൂട്ടുക തേരെ‘ന്നു രാഘവൻ വാക്കുകൾ കേട്ടു സുമന്ത്രരും വേഗേന തേരുമൊരുമിച്ചിതന്നേരം രാഘവന്മാരും ജനകതനൂജയും തേരിലേറീടിനാരേതുമറിഞ്ഞീല പൌരജനങ്ങളന്നേരം സുമന്ത്രരും..............1660 ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു ചുറ്റും കിടന്ന പുരവാസികളെല്ലാം പിറ്റേന്നാൾ തങ്ങളുണർന്നു നോക്കുന്നേരം കണ്ടീലരാമനെയെന്നു കരഞ്ഞതി- കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാർ സീതാസമേതനാം രാമനെസ്സന്തതം ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം പുത്രമിത്രാദികളോടുമിട ചേർന്നു ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും..............1670 മംഗലാദേവതാവല്ലഭൻ രാഘവൻ ഗംഗാതടം പുക്കു ജാനകി തന്നോടും മംഗലസ്നാനവും ചെയ്തു സഹാനുജം ശ്രുംഗിവേരാവിദൂരേ മരുവീടിനാൻ ദാശരഥിയും വിദേഹതനൂജയും ശിംശപാമൂലേ സുഖേന വാണീടിനാർ </poem> h9h472q8z5hhbrebpx9n51njgavmsov 246792 246791 2026-08-22T13:30:52Z ~2026-44247-58 13522 246792 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ശ്രീരാമനും തമസാനദി തന്നുടെ തീരം ഗമിച്ചു വസിച്ചു നിശാമുഖേ പാനീയമാത്രമുപജീവനം ചെയ്തു ജാനകിയോടും നിരാഹാരനായൊരു.............1640 വൃക്ഷമൂലേ ശയനം ചെയ്തുറങ്ങിനാൻ; ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ ദു:ഖവൃത്താന്തങ്ങളും പറഞ്ഞാകുലാൽ പൌരജനങ്ങളും ചെന്നരികേ പുക്കു ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടാകിൽ കാനനവാസം നമുക്കുമെന്നേവരും മാനസത്തിങ്കലുറച്ചു മരുവിനാർ പൌരജനത്തിൻ പരിദേവനം കണ്ടു ശ്രീരാമദേവനുമുള്ളിൽ നിരൂപിച്ചു................1650 ‘സൂര്യനുദിച്ചാലയയ്ക്കയുമില്ലിവർ കാര്യത്തിനും വരും വിഘ്നമെന്നാലിവർ ഖേദം കലർന്നു തളർന്നുറങ്ങുന്നിതു ബോധമില്ലിപ്പോളിനിയുണരും മുൻപേ പോകനാമിപ്പൊഴേ കൂട്ടുക തേരെ‘ന്നു രാഘവൻ വാക്കുകൾ കേട്ടു സുമന്ത്രരും വേഗേന തേരുമൊരുമിച്ചിതന്നേരം രാഘവന്മാരും ജനകതനൂജയും തേരിലേറീടിനാരേതുമറിഞ്ഞീല പൌരജനങ്ങളന്നേരം സുമന്ത്രരും..............1660 ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു ചുറ്റും കിടന്ന പുരവാസികളെല്ലാം പിറ്റേന്നാൾ തങ്ങളുണർന്നു നോക്കുന്നേരം കണ്ടീലരാമനെയെന്നു കരഞ്ഞതി- കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാർ സീതാസമേതനാം രാമനെസ്സന്തതം ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം പുത്രമിത്രാദികളോടുമിട ചേർന്നു ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും..............1670 മംഗലാദേവതാവല്ലഭൻ രാഘവൻ ഗംഗാതടം പുക്കു ജാനകി തന്നോടും മംഗലസ്നാനവും ചെയ്തു സഹാനുജം ശ്രുംഗിവേരാവിദൂരേ മരുവീടിനാൻ ദാശരഥിയും വിദേഹതനൂജയും ശിംശപാമൂലേ സുഖേന വാണീടിനാർ </poem> mzaoz4gidoa8jxxfd25psynirkipfoh അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഗുഹസംഗമം 0 4416 246794 16347 2026-08-22T13:38:04Z ~2026-44247-58 13522 246794 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> രാമാഗമനമഹോത്സവമെത്രയു- മാമോദമുൾക്കൊണ്ടു കേട്ടുഗുഹൻ തദാ സ്വാമിയായിഷ്ടവയസ്യനായുള്ളൊരു രാമൻ തിരുവടിയെക്കണ്ടു വന്ദിപ്പാൻ...............1680 പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം പക്വഫലമധുപുഷ്പാ‍ദികളെല്ലാം കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു പെട്ടെന്നെടുത്തെഴുന്നേൽപ്പിച്ചു വക്ഷസി തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു മന്ദഹാസം പൂണ്ടു മാധുര്യപൂർവ്വകം മന്ദേതരം കുശലപ്രശ്നവും ചെയ്തു കഞ്ജവിലോചനൻ തൻ തിരുമേനി ക- ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്തു:................1690 ധന്യനായേയടിയനിന്നു കേവലം നിർണ്ണയം നൈഷാദജന്മവും പാവനം നൈഷാദമായുള്ള രാജ്യമിതുമൊരു ദൂഷണഹീനമധീനമല്ലോ തവ കിങ്കരനാമടിയനേയും രാജ്യവും സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക സന്തോഷമുൾക്കൊണ്ടിനി നിന്തിരുവടി സന്തതമത്ര വസിച്ചരുളീടണം അന്ത:പുരം മമ ശുദ്ധമാക്കീടണ- മന്തർമുദാ പാദപത്മരേണുക്കളാൽ...............1700 മൂലഫലങ്ങൾ പരിഗ്രഹിക്കേണമേ കാലേ കനിവോടനുഗ്രഹിക്കേണമേ! ഇത്തരം പ്രാർത്ഥിച്ചുനിൽക്കും ഗുഹനോടു മുഗ്ദ്ധഹാസം പൂണ്ടരുൾ ചെയ്തു രാഘവൻ ‘കേൾക്ക നീ വാക്യം മദീയം മമ സഖേ! സൌഖ്യമിതിൽപ്പരമില്ലെനിക്കേതുമേ സംവത്സരം പതിനാലു കഴിയണം സംവസിച്ചീടുവാൻ ഗ്രാമാലയങ്ങളിൽ അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു മന്യേ വനവാസകാലം കഴിവോളം...................1710 രാജ്യം മമൈതതു ഭവാൻ മത്സഖിയല്ലോ പൂജ്യനാം നീ പരിപാലിക്ക സന്തതം കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട കൊണ്ടുവരിക വടക്ഷീരമാശു നീ’ തൽക്ഷണം കൊണ്ടുവന്നു വടക്ഷീരവും ലക്ഷ്മണനോടും കലർന്നു രഘുത്തമൻ ശുദ്ധവടക്ഷീരഭൂമികളെക്കൊണ്ടു ബദ്ധമായോരു ജടാമകുടത്തൊടും സോദരൻ തന്നാൽ കുശദളാദ്യങ്ങളാൽ സാദരമാസ്തൃതമായ തല്പസ്ഥലേ.......................1720 പാനീയമാത്രമശിച്ചു വൈദേഹിയും താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാൻ പ്രാസാദമൂർദ്ധ്നി പര്യങ്കേ യഥാപുര- വാസവും ചെയ്തുറങ്ങുടുന്നതുപോലെ //////// ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ രക്ഷിച്ചു നിന്നു ഗുഹനോടു കൂടവേ </poem> kilmam230d3zm8k6ck85wy27vphodp0 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരദ്വാജാശ്രമപ്രവേശം 0 4417 246796 16361 2026-08-22T14:01:09Z ~2026-44247-58 13522 246796 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> വൈദേഹി തന്നോടു കൂടവേ രാഘവൻ സോദരനോടുമൊരുമൃഗത്തെക്കൊന്നു................1840 സാദരം ഭുക്ത്വാ സുഖേന വസിച്ചിതു പാദപമൂലേ ദളാഢ്യതൽപ്പസ്ഥലേ മാർത്താണ്ഡദേവനുദിച്ചോരനന്തരം പാർത്ഥിവനർഘ്യാദി നിത്യകർമ്മം ചെയ്തു ചെന്നുഭരദ്വാജനായ തപോധനൻ തന്നാശ്രമപദത്തിന്നടുത്താദരാൽ ചിത്തമോദത്തോടിരുന്നോരു നേരത്തു തത്ര കാണായിതൊരുവടു തന്നെയും അപ്പോളവനോടരുൾ ചെയ്തു രാഘവൻ: ‘ഇപ്പൊഴേ നീ മുനിയോടുണർത്തിക്കണം...................1850 രാമൻ! ദശരഥനന്ദനനുണ്ടു തൻ ഭാമിനിയോടുമനുജനോടും വന്നു പാർത്തിരിയ്ക്കുന്നജുടജാന്തികേയെന്ന വാർത്ത വൈകാതെയുണർത്തിക്ക‘യെന്നപ്പോൾ താപസശ്രേഷ്ഠനോടാബ്രഹ്മചാരി ചെ- ന്നാഭോഗസന്തോഷമോടു ചൊല്ലീടിനാൻ: ‘ആശ്രമോപാന്തെ ദശരഥപുത്രനു- ണ്ടാശ്രിത വത്സല! പാർത്തിരുന്നീടുന്നു’ ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്തേ സമാദായ സാർഘ്യ പാദ്യാദിയും..................1860 ഗത്വാ രഘുത്തമ സന്നിധൌ സത്വരം ഭക്ത്യൈവ പൂജയിത്വാ സഹലക്ഷ്മണം ദൃഷ്ട്വാ രമാവരം രാമം ദയാപരം തുഷ്ട്യാ പരമാനന്ദാബ്ധൌ മുഴുകിനാൻ ദാശരഥിയും ഭരദ്വാജപാദങ്ങ- ളാശു വണങ്ങിനാൻ ഭാര്യാനുജാന്വിതം ആശിർവചനപൂർവ്വം മുനിപുംഗവ- നാശയാനന്ദമിയന്നരുളിച്ചെയ്തു: ‘പാദരജസാ പവിത്രയാക്കീടു നീ വേദാത്മക! മമ പർണശാലാമിമാം..................1870 ഇത്ഥമുക്ത്വോടജമാനീയ സീതയാ സത്യസ്വരൂപം സഹാനുജം സാദരം പൂജാവിധാനേന പൂജിച്ചുടൻ ഭര- ദ്വാജതപോധനശ്രേഷ്ഠനരുൾ ചെയ്തു: ‘നിന്നോടു സംഗമമുണ്ടാകകാരണ- മിന്നുവന്നു തപസ്സാഫല്യമൊക്കവേ ജ്ഞാതം മയാ തവോദന്തം രഘുപതേ! ഭൂതമാഗാമികം വാ കരുണാനിധേ! ഞാനറിഞ്ഞേൻ പരമാത്മാ ഭവാൻ കാര്യ- മാനുഷനായിതു മായയാ ഭൂതലേ.............1880 ബ്രഹ്മണാ പണ്ടു സംപ്രാർത്ഥിതനാകയാൽ ജന്മമുണ്ടായതു യാതൊന്നിനെന്നതും കാനനവാസാവകാശമുണ്ടായതും ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ! ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ ജ്ഞാനമൂർത്തേ! സകലത്തേയും കണ്ടു ഞാൻ എന്തിനു ഞാൻ വളരെപ്പറഞ്ഞീടുന്നു സന്തുഷ്ടബുദ്ധ്യാ കൃതാർത്ഥനായേനഹം ശ്രീപതി രാഘവൻ വന്ദിച്ചു സാദരം താപസശ്രേഷ്ഠനോടേവമരുൾ ചെയ്തു”:...............1890 ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ- ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!‘ ഇത്ഥമന്യോന്യമാഭാഷണവും ചെയ്തു തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ് </poem> 6x6hvo8xs6zg51vux69gb0vbt2esuda അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വാല്മീക്യാശ്രമപ്രവേശം 0 4418 246797 16375 2026-08-22T15:20:52Z ~2026-44247-58 13522 246797 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ഉത്ഥാനവും ചെയ്തുഷസി മുനിവര- പുത്രരായുള്ള കുമാരകന്മാരുമായ് ഉത്തമമായ കാളീന്ദിനദിയേയു- മുത്തീര്യ താപസാദിഷ്ടമാർഗ്ഗേണ പോയ് ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാൽ തത്ര വാൽമീകി തന്നാശ്രമം നിർമ്മലം...........1900 നാനാമുനികുല സങ്കുലം കേവലം നാനാമൃഗദ്വിജാകീർണം മനോഹരം ഉത്തമ വൃക്ഷലതാപരിശോഭിതം നിത്യകുസുമഫലദലസംയുതം തത്ര ഗത്വാ സമാസീനം മുനികുല- സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാൻ രാമം രമാവരം വീരം മനോഹരം കോമളം ശ്യാമളം കാമദം മോഹനം കന്ദർപ്പ സുന്ദരമിന്ദീവരേക്ഷണ- മിന്ദ്രാദിവൃന്ദാര കൈരഭി വന്ദിതം........1910 ബാണതൂണീര ധനുർദ്ധരം വിഷ്ടപ- ത്രാണ നിപുണം ജടാമകുടോജ്ജ്വലം ജാനകീലക്ഷ്മണോപേതം രഘൂത്തമം മാനവേന്ദ്രം കണ്ടു വാൽമീകിയും തദാ സന്തോഷബാഷ്പാകുലാക്ഷനായ് രാഘവൻ തൻ തിരുമേനി ഗാഢം പുണർന്നീടിനാൻ നാരായണം പരമാനന്ദവിഗ്രഹം കാർണ്യപീയൂഷസാഗരം മാനുഷം പൂജയിത്വാ ജഗത്പൂജ്യം ജഗന്മയം രാജീവലോചനം രാ‍ജേന്ദ്ര ശേഖരം.............1920 ഭക്തിപൂണ്ടർഘ്യപാദ്യാദികൾകൊണ്ടഥ മുക്തിപ്രദനായ നാഥനു സാദരം പക്വമധുരമധുഫലമൂലങ്ങ- ളൊക്കെ നിവേദിച്ചു ഭോജനാർത്ഥം മുദാ ഭുക്ത്വാ പരിശ്രമം തീർത്തു രഘുവരൻ നത്വാ മുനിവരൻ തന്നോടരുൾ ചെയ്തു താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു ഹേതുവോ ഞാൻ പറയേണമെന്നില്ലല്ലോ? വേദാന്തിനാം ഭവാനതറിയാമല്ലോ യാതൊരിടത്തു സുഖേന വസിക്കാവൂ സീതയോടും കൂടിയെന്നരുൾ ചെയ്യേണം ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാൻ ചിത്തേ പെരികയുണ്ടാശ മഹാമുനേ! ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന മംഗലദേശങ്ങൾ മുഖ്യവാസോചിതം’ എന്നതു കേട്ടു വാൽമീകി മഹാമുനി മന്ദസ്മിതം ചെയ്തിവണ്ണമരുൾ ചെയ്തു: ‘സർവ്വ ലോകങ്ങളും നിങ്കൽ വസിക്കുന്നു സർവ്വലോകേഷു നീയും വസിക്കുന്നു ഇങ്ങനെ സാധാരണം നിവാസസ്ഥല- മങ്ങനെയാകയാലെന്തു ചൊല്ലാവതും സീതാസഹിതനായ് വാഴുവാനിന്നൊരു ദേശം വിശേഷിച്ചു ചോദിക്ക കാരണം സൌഖ്യേന തേ വസിപ്പാ‍നുള്ള മന്ദിര- മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാൻ സന്തുഷ്ടരായ് സമസൃഷ്ടികളായ് ബഹു- ജന്തുക്കളിൽ ദ്വേഷഹീനമതികളായ് ശാന്തരായ് നിന്നെബ്ഭജിപ്പവർ നമ്മുടെ സ്വാന്തം നിനക്കു സുഖവാസമന്ദിരം നിത്യധർമ്മാധർമ്മമെല്ലാമുപേക്ഷിച്ചു ഭക്ത്യാ ഭവാനെബ്ഭജിക്കുന്നവരുടെ ചിത്തസരോജം ഭവാനിരുന്നീടുവാ- നുത്തമമായ് വിളങ്ങീടുന്ന മന്ദിരം നിത്യവും നിന്നെശ്ശരണമായ് പ്രാപിച്ചു നീർദ്വന്ദ്വരായ് നിസ്പൃഹരായ് നിരീഹരായ് ത്വന്മന്ത്രജാപകരായുള്ള മാനുഷർ തന്മന:പങ്കജം തേ സുഖമന്ദിരം ശാന്തന്മാരായ് നിരഹങ്കാരികളുമായ് ശാന്ത രാഗദ്വേഷമാനസന്മാരുമായ് ലോഷ്ടാശ്മകാഞ്ചന തുല്യമതികളാം ശ്രേഷ്ടമതികൾ മനസ്തവ മന്ദിരം നിങ്കൽ സമസ്തകർമ്മങ്ങൾ സമർപ്പിച്ചു നിങ്കലേ ദത്തമായോരു മനസ്സൊടും സന്തുഷ്ടരായ് മരുവുന്നവർ മാനസം സന്തതം തേ സുഖവാസായ മന്ദിരം ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു- മിഷ്ടേതരാപ്തിക്കനുതാപവുമില്ല സർവവും മായേതി നിശ്ചിന്ത്യ വാഴുന്ന ദിവ്യമനസ്തവ വാസായ മന്ദിരം ഷഡ്ദ്ഭാവഭേദവികാരങ്ങളൊക്കെയു- മുൾപ്പൂവിലോർക്കിലോ ദേഹത്തിനേയുള്ളൂ ക്ഷുത്തൃഡ്ഭവസുഖദു:ഖാദി സർവവും ചിത്തേവിചാരിക്കിലാത്മാവിനില്ലേതും ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ ചിത്തം തവ സുഖവാസായ മന്ദിരം യാതൊരുത്തൻ ഭവന്തം പരംചിദ്ഘനം വേദസ്വരൂപമനന്തമേകം സതാം വേദാന്തവേദമാദ്യം ജഗദ്കാരണം നാദാന്തരൂപം പരബ്രഹ്മമച്യുതം സർവഗുഹാശയത്വം സമസ്താധാരം സർവഗതം പരാത്മാനമലേപകം വാസുദേവം വരദം വരേണ്യം ജഗ- ദ്വാസിനാമാത്മനാ കാണുന്നതും സദാ തസ്യചിത്തേ ജനകാത്മജയാ സമം നിസ്സംശയം വസിച്ചീടുക ശ്രീപതേ! സന്തതാഭ്യാസദൃഢീകൃതചേതസാം സന്തതം ത്വല്പാദസേവാരതാത്മനാം അന്തർഗതനായ് വസിക്കനീ സീതയാ ചിന്തിത ചിന്താമണേ! ദയാവാരിധേ! </poem> q38cugeu8s517qnvpf8x3mxa765bem3 246798 246797 2026-08-23T03:05:25Z ~2026-44247-58 13522 246798 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ഉത്ഥാനവും ചെയ്തുഷസി മുനിവര- പുത്രരായുള്ള കുമാരകന്മാരുമായ് ഉത്തമമായ കാളീന്ദിനദിയേയു- മുത്തീര്യ താപസാദിഷ്ടമാർഗ്ഗേണ പോയ് ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാൽ തത്ര വാൽമീകി തന്നാശ്രമം നിർമ്മലം...........1900 നാനാമുനികുല സങ്കുലം കേവലം നാനാമൃഗദ്വിജാകീർണം മനോഹരം ഉത്തമ വൃക്ഷലതാപരിശോഭിതം നിത്യകുസുമഫലദലസംയുതം തത്ര ഗത്വാ സമാസീനം മുനികുല- സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാൻ രാമം രമാവരം വീരം മനോഹരം കോമളം ശ്യാമളം കാമദം മോഹനം കന്ദർപ്പ സുന്ദരമിന്ദീവരേക്ഷണ- മിന്ദ്രാദിവൃന്ദാര കൈരഭി വന്ദിതം........1910 ബാണതൂണീര ധനുർദ്ധരം വിഷ്ടപ- ത്രാണ നിപുണം ജടാമകുടോജ്ജ്വലം ജാനകീലക്ഷ്മണോപേതം രഘൂത്തമം മാനവേന്ദ്രം കണ്ടു വാൽമീകിയും തദാ സന്തോഷബാഷ്പാകുലാക്ഷനായ് രാഘവൻ തൻ തിരുമേനി ഗാഢം പുണർന്നീടിനാൻ നാരായണം പരമാനന്ദവിഗ്രഹം കാർണ്യപീയൂഷസാഗരം മാനുഷം പൂജയിത്വാ ജഗത്പൂജ്യം ജഗന്മയം രാജീവലോചനം രാ‍ജേന്ദ്ര ശേഖരം.............1920 ഭക്തിപൂണ്ടർഘ്യപാദ്യാദികൾകൊണ്ടഥ മുക്തിപ്രദനായ നാഥനു സാദരം പക്വമധുരമധുഫലമൂലങ്ങ- ളൊക്കെ നിവേദിച്ചു ഭോജനാർത്ഥം മുദാ ഭുക്ത്വാ പരിശ്രമം തീർത്തു രഘുവരൻ നത്വാ മുനിവരൻ തന്നോടരുൾ ചെയ്തു താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു ഹേതുവോ ഞാൻ പറയേണമെന്നില്ലല്ലോ? വേദാന്തിനാം ഭവാനതറിയാമല്ലോ..............1930 യാതൊരിടത്തു സുഖേന വസിക്കാവൂ സീതയോടും കൂടിയെന്നരുൾ ചെയ്യേണം ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാൻ ചിത്തേ പെരികയുണ്ടാശ മഹാമുനേ! ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന മംഗലദേശങ്ങൾ മുഖ്യവാസോചിതം’ എന്നതു കേട്ടു വാൽമീകി മഹാമുനി മന്ദസ്മിതം ചെയ്തിവണ്ണമരുൾ ചെയ്തു: ‘സർവ്വ ലോകങ്ങളും നിങ്കൽ വസിക്കുന്നു സർവ്വലോകേഷു നീയും വസിക്കുന്നു................1940 ഇങ്ങനെ സാധാരണം നിവാസസ്ഥല- മങ്ങനെയാകയാലെന്തു ചൊല്ലാവതും സീതാസഹിതനായ് വാഴുവാനിന്നൊരു ദേശം വിശേഷിച്ചു ചോദിക്ക കാരണം സൌഖ്യേന തേ വസിപ്പാ‍നുള്ള മന്ദിര- മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാൻ സന്തുഷ്ടരായ് സമസൃഷ്ടികളായ് ബഹു- ജന്തുക്കളിൽ ദ്വേഷഹീനമതികളായ് ശാന്തരായ് നിന്നെബ്ഭജിപ്പവർ തമ്മുടെ സ്വാന്തം നിനക്കു സുഖവാസമന്ദിരം...................1950 നിത്യധർമ്മാധർമ്മമെല്ലാമുപേക്ഷിച്ചു ഭക്ത്യാ ഭവാനെബ്ഭജിക്കുന്നവരുടെ ചിത്തസരോജം ഭവാനിരുന്നീടുവാ- നുത്തമമായ് വിളങ്ങീടുന്ന മന്ദിരം നിത്യവും നിന്നെശ്ശരണമായ് പ്രാപിച്ചു നീർദ്വന്ദ്വരായ് നിസ്പൃഹരായ് നിരീഹരായ് ത്വന്മന്ത്രജാപകരായുള്ള മാനുഷർ തന്മന:പങ്കജം തേ സുഖമന്ദിരം ശാന്തന്മാരായ് നിരഹങ്കാരികളുമായ് ശാന്ത രാഗദ്വേഷമാനസന്മാരുമായ്...............1960 ലോഷ്ടാശ്മകാഞ്ചന തുല്യമതികളാം ശ്രേഷ്ടമതികൾ മനസ്തവ മന്ദിരം നിങ്കൽ സമസ്തകർമ്മങ്ങൾ സമർപ്പിച്ചു നിങ്കലേ ദത്തമായോരു മനസ്സൊടും സന്തുഷ്ടരായ് മരുവുന്നവർ മാനസം സന്തതം തേ സുഖവാസായ മന്ദിരം ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു- മിഷ്ടേതരാപ്തിക്കനുതാപവുമില്ല സർവവും മായേതി നിശ്ചിന്ത്യ വാഴുന്ന ദിവ്യമനസ്തവ വാസായ മന്ദിരം....................1970 ഷഡ്ദ്ഭാവഭേദവികാരങ്ങളൊക്കെയു- മുൾപ്പൂവിലോർക്കിലോ ദേഹത്തിനേയുള്ളൂ ക്ഷുത്തൃഡ്ഭവസുഖദു:ഖാദി സർവവും ചിത്തേവിചാരിക്കിലാത്മാവിനില്ലേതും ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ ചിത്തം തവ സുഖവാസായ മന്ദിരം യാതൊരുത്തൻ ഭവന്തം പരംചിദ്ഘനം വേദസ്വരൂപമനന്തമേകം സതാം വേദാന്തവേദമാദ്യം ജഗല്കാരണം നാദാന്തരൂപം പരബ്രഹ്മമച്യുതം.................1980 സർവഗുഹാശയത്വം സമസ്താധാരം സർവഗതം പരാത്മാനമലേപകം വാസുദേവം വരദം വരേണ്യം ജഗ- ദ്വാസിനാമാത്മനാ കാണുന്നതും സദാ തസ്യചിത്തേ ജനകാത്മജയാ സമം നിസ്സംശയം വസിച്ചീടുക ശ്രീപതേ! സന്തതാഭ്യാസദൃഢീകൃതചേതസാം സന്തതം ത്വല്പാദസേവാരതാത്മനാം.............1990 അന്തർഗതനായ് വസിക്കനീ സീതയാ ചിന്തിത ചിന്താമണേ! ദയാവാരിധേ! </poem> t09ux84w1v4ma3wiwf0hx2fv5hdxjdd അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വാല്മീകിയുടെ ആത്മകഥ 0 4419 246799 16373 2026-08-23T03:08:24Z ~2026-44247-58 13522 246799 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> കർണാമൃതം തവ നാമമാഹാത്മ്യമോ വർണിപ്പതിനാർക്കുമാവതുമല്ലല്ലൊ. ചിന്മയനായ നിൻ നാമ മഹിമയാല് ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ. ദുർമ്മതി ഞാൻ കിരാതന്മാരുമായ് പുരാ നിർമ്മദിയാദങ്ങൾ ചെയ്തേൻ പലതരം ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും ബ്രഹ്മകർമ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാൻ ശൂദ്രസമാചാര തല്പരനായൊരു ശൂദ്രതരുണിയുമായ് വസിച്ചേൻ ചിരം. പുത്രരേയും വളരെജ്ജനിപ്പിച്ചിതു നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേർന്നു നിത്യവും ചോരനായ് വില്ലുമമ്പും ധരി- ച്ചെത്ര ജന്തുക്കളെ കൊന്നേൻ ചതിച്ചു ഞാൻ! എത്രവസ്തു പറിച്ചേൻ ദ്വിജന്മാരോടു‌‌- മത്ര മുനീന്ദ്രവനത്തിൽ നിന്നേകദാ. സപ്തമുനികൾ വരുന്നതു കണ്ടുഞാൻ തത്രവേഗേന ചെന്നേൻ മുനിമാരുടെ വസ്ത്രാദികൾ പറിച്ചീടുവാൻ മൂഡനായ്. മദ്ധ്യാഹ്നമാർത്താണ്ഡതേജസ്വരൂപികൾ നിർദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും വിദ്രുതം നിർജ്ജനേ ഘോരമഹാവനേ ദൃഷ്ട്വാ സസംഭ്രമമെന്നോടരുൾ ചെയ്തു: ‘തിഷ്ഠ തിഷ്ഠ ത്വയാ കർത്തവ്യമത്ര കിം? ദുഷ്ഠമതേ പരമാർഥം പറ‘കെന്നു തുഷ്ട്യാ മുനിവര്യന്മാരരുൾ ചൈയ്തപ്പോൾ നിഷ്ഠുരാത്മാവായ ഞാനുമവർകളോ- ടിഷ്ടം മദീയം പറഞ്ഞേൻ നൃപാത്മജ! ‘പുത്രദാരാദികളുണ്ടെനിക്കെത്രയും ക്ഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു. വൃത്തികഴിപ്പാൻ വഴിപോക്കരോടു ഞാൻ നിത്യം പിടിച്ചുപറിക്കുമാറാകുന്നു. നിങ്ങളോടും ഗ്രഹിച്ചീടണമേതാനു- മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാൻ. ചൊന്നാൻ മുനിവരന്മാരതു കേട്ടുട- നെന്നോടു മന്ദസ്മിതം ചെയ്തു സാദരം: ‘എങ്കിൽ നീ ഞങ്ങൾ ചൊല്ലുന്നതു കേൾക്കണം നി കുടുംബത്തോടു ചോദിക്ക നീ നിങ്ങളെ ച്ചൊല്ലി ഞാൻ ചെയ്യുന്ന പാപങ്ങൾ നിങ്ങൾ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ? എന്നു നീ ചെന്നു ചോദിച്ചു വരുവോളം നിന്നീടുമത്രൈവ ഞങ്ങൾ നിസംശയം.’ ഇത്ഥമാകർണ്ണ്യ ഞാൻ വീണ്ടുപോയ്ച്ചെന്നു മൽ- പുത്രദാരാദികളൊടു ചോദ്യം ചെയ്തേൻ: ‘ദുഷ്കർമ്മസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ- യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ? മൽ പാപമൊക്കെ,ഞാൻ തന്നെ ഭുജിക്കെന്നോ? സത്യം പറയേണ’മെന്നു ഞാൻ ചൊന്നതി- നുത്തരമായവരെന്നോടു ചൊല്ലിനാർ: “നിത്യവും ചെയ്യുന്ന കർമ്മഗണഫലം കർത്താവൊഴിഞ്ഞുമറ്റന്യർ ഭുജിക്കുമൊ? താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിചീടുകെന്നേവരൂ.” ഞാനുമതു കേട്ടു ജാത നിർവേദനായ് മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം താപസൻമാർ നിന്നരുളുന്നദിക്കിനു താപേന ചെന്നു നമസ്കരിച്ചീടിനേൻ നിത്യതപോധനസംഗമഹേതുനാ ശുദ്ധമായ് വന്നിതെന്നന്ത:കരണവും ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാൻ ഭക്ത്യാ നമസ്കരിച്ചേൻ പാദസന്നിധൌ ‘ദുർഗ്ഗതി സാഗരേ മഗ്നനായ് വീഴുവാൻ നിർഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ രക്ഷിച്ചു കൊള്ളേണമേ ശരണാഗത‌- രക്ഷണം ഭൂഷണമല്ലൊ മഹാത്മനാം’. സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ ദൃഷ്ട്വാ മുനിവരന്മാരുമരുൾ ചെയ്തു: ‘ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ. സദ്യ:ഫലം വരും സജ്ജനസംഗമാ- ദ്വിദ്വജ്ജനാനാം മഹത്വമേതാദൃശം. ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ- മെന്നാൽ നിനക്കതിനാലേ ഗതിവരും.’ അന്യോന്യമാലോകനം ചെയ്തു മാനസേ ധന്യതപോധനന്മാരും വിചാരിച്ചു: ‘ദുർവൃത്തനേറ്റം ദ്വിജധമനാമിവൻ ദിവ്യജനത്താലുപേക്ഷ്യ്നെന്നാകിലും രക്ഷരക്ഷേതി ശരണംഗമിച്ചവൻ രക്ഷണീയൻ പ്രയത്ന ദുഷ്ടോപി വാ. മോക്ഷമാർഗ്ഗോപദേശേന രക്ഷിക്കണം സാക്ഷാൽ പരബ്രഹ്മബോധപ്രദാനേന.’ ഇത്ഥമുക്ത്വാ രാമനാമ വർണ്ണദ്വയം വ്യത്യസ്തവർണ്ണരൂപേണ ചൊല്ലിത്തന്നാർ. ‘നിത്യം മരാമരേത്യേവം ജപിക്ക നീ ചിത്തമേകാഗ്രമാക്കിക്കോണ്ടനാ‍രതം. ഞങ്ങളിങ്ങോട്ടു വരുവോളവും പുന- രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.’ ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാർ സത്വരം ദിവ്യപഥാ ഗമിച്ചീടിനാർ. നത്വാ മരേതി ജപിച്ചിരുന്നേനഹം ഭക്ത്യാസഹസ്രയുഗം കഴിവോളവും പുറ്റുകൊണ്ടെന്നുടൽ മൂടിമഞ്ഞിച്ചിതു മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും. താപസേന്ദ്രന്മാരുമെഴുന്നെള്ളിനാർ, ഗോപതിമാരുദയം ചെയ്തതുപോലെ, നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാൻ നിർഗ്ഗമിച്ചീടിനേനാശു നാകൂദരാൽ. വല്മീകമദ്ധ്യതോനിന്നു ജനിക്കയാ- ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താർ: ‘വാൽമീകിയാം മുനി സ്രേഷ്ടൻ ഭവാൻ ബഹു- ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.’ എന്നരുൾചെയ്തെഴുന്നെള്ളി മുനികളു- മന്നു തുടങ്ങിഞാനിങ്ങനെ വന്നതും. രാ‍മനാമത്തിൻ പ്രഭാവം നിമിത്തമായ് രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേൻ. ഇന്നു സീതാസുമിത്രാത്മജന്മാരോടും നിന്നെ മുദാ‍ കാണ്മതിന്നവകാശവും വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും നന്നായ് ഫലിച്ചു കരുണാജലനിധേ! രാജീവ ലോചനം രാമം ദയാപരം രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ കാണായമൂലം വിമുക്തനായേനഹം ത്രാണനിപുണ! ത്രിദശകുലപതേ! ‘സീതയാ സാർദ്ധം വസിപ്പതിനായൊരു മോദകരസ്ഥലം കാട്ടിത്തരുവൻ ഞാൻ പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ ചേർന്നുള്ള ശീഷ്യപരിവൃതനാം മുനി. ചിത്രകൂടാചലഗംഗയോരന്തരാ ചിത്രമായോരുടജം തീർത്തു മാമുനി തെക്കും വടക്കും കിഴക്കും പടിഞ്ഞാറു- മക്ഷിവിമോഹനമായ് രണ്ടു ശാലയും നിർമ്മിച്ചിവിടെയിരിക്കെന്നരുൾ ചെയ്തു; മന്മഥതുല്യൻ ജനകജതന്നോടും നിർമ്മലനാകിയ ലക്ഷ്മണൻ തന്നോടും ബ്രഹ്മാത്മനാ മരുവീടിനൻ,രാമനും വാൽമീകിയാൽ നിത്യപൂജിതനായ് സദാ. കാമ്യാംഗിയായുള്ള ജാനകി തന്നോടും സാദരമാനന്ദമുൾക്കൊണ്ടു മേവിനാൻ. ദേവമുനീവരസേവിതനാകിയ ദേവരാജൻ ദിവി വാഴുന്നതുപോലെ. </poem> psarpoeiks1f812bc3z2bn3i3kubkak 246800 246799 2026-08-23T03:35:16Z ~2026-44247-58 13522 246800 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> കർണാമൃതം തവ നാമമാഹാത്മ്യമോ വർണിപ്പതിനാർക്കുമാവതുമല്ലല്ലൊ. ചിന്മയനായ നിൻ നാമ മഹിമയാൽ ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ. ദുർമ്മതി ഞാൻ കിരാതന്മാരുമായ് പുരാ നിർമ്മദിയാദങ്ങൾ ചെയ്തേൻ പലതരം ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും ബ്രഹ്മകർമ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാൻ..............2000 ശൂദ്രസമാചാര തല്പരനായൊരു ശൂദ്രതരുണിയുമായ് വസിച്ചേൻ ചിരം. പുത്രരേയും വളരെജ്ജനിപ്പിച്ചിതു നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേർന്നു നിത്യവും ചോരനായ് വില്ലുമമ്പും ധരി- ച്ചെത്ര ജന്തുക്കളെ കൊന്നേൻ ചതിച്ചു ഞാൻ! എത്രവസ്തു പറിച്ചേൻ ദ്വിജന്മാരോടു‌‌- മത്ര മുനീന്ദ്രവനത്തിൽ നിന്നേകദാ. സപ്തമുനികൾ വരുന്നതു കണ്ടുഞാൻ തത്രവേഗേന ചെന്നേൻ മുനിമാരുടെ..................2010 വസ്ത്രാദികൾ പറിച്ചീടുവാൻ മൂഡനായ്. മദ്ധ്യാഹ്നമാർത്താണ്ഡതേജസ്വരൂപികൾ നിർദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും വിദ്രുതം നിർജ്ജനേ ഘോരമഹാവനേ ദൃഷ്ട്വാ സസംഭ്രമമെന്നോടരുൾ ചെയ്തു: ‘തിഷ്ഠ തിഷ്ഠ ത്വയാ കർത്തവ്യമത്ര കിം? ദുഷ്ഠമതേ പരമാർഥം പറ‘കെന്നു തുഷ്ട്യാ മുനിവര്യന്മാരരുൾ ചൈയ്തപ്പോൾ നിഷ്ഠുരാത്മാവായ ഞാനുമവർകളോ- ടിഷ്ടം മദീയം പറഞ്ഞേൻ നൃപാത്മജ!....................2020 ‘പുത്രദാരാദികളുണ്ടെനിക്കെത്രയും ക്ഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു. വൃത്തികഴിപ്പാൻ വഴിപോക്കരോടു ഞാൻ നിത്യം പിടിച്ചുപറിക്കുമാറാകുന്നു. നിങ്ങളോടും ഗ്രഹിച്ചീടണമേതാനു- മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാൻ. ചൊന്നാൻ മുനിവരന്മാരതു കേട്ടുട- നെന്നോടു മന്ദസ്മിതം ചെയ്തു സാദരം: ‘എങ്കിൽ നീ ഞങ്ങൾ ചൊല്ലുന്നതു കേൾക്കണം നി കുടുംബത്തോടു ചെന്നു ചോദിക്ക നീ..................2030 നിങ്ങളെ ച്ചൊല്ലി ഞാൻ ചെയ്യുന്ന പാപങ്ങൾ നിങ്ങൾ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ? എന്നു നീ ചെന്നു ചോദിച്ചു വരുവോളം നിന്നീടുമത്രൈവ ഞങ്ങൾ നിസംശയം.’ ഇത്ഥമാകർണ്ണ്യ ഞാൻ വീണ്ടുപോയ്ച്ചെന്നു മൽ- പുത്രദാരാദികളൊടു ചോദ്യം ചെയ്തേൻ: ‘ദുഷ്കർമ്മസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ- യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ? മൽ പാപമൊക്കെ,ഞാൻ തന്നെ ഭുജിക്കെന്നോ?..................2040 സത്യം പറയേണ’മെന്നു ഞാൻ ചൊന്നതി- നുത്തരമായവരെന്നോടു ചൊല്ലിനാർ: “നിത്യവും ചെയ്യുന്ന കർമ്മഗണഫലം കർത്താവൊഴിഞ്ഞുമറ്റന്യർ ഭുജിക്കുമൊ? താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിചീടുകെന്നേവരൂ.” ഞാനുമതു കേട്ടു ജാത നിർവേദനായ് മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം താപസൻമാർ നിന്നരുളുന്നദിക്കിനു താപേന ചെന്നു നമസ്കരിച്ചീടിനേൻ.....................2050 നിത്യതപോധനസംഗമഹേതുനാ ശുദ്ധമായ് വന്നിതെന്നന്ത:കരണവും ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാൻ ഭക്ത്യാ നമസ്കരിച്ചേൻ പാദസന്നിധൌ ‘ദുർഗ്ഗതി സാഗരേ മഗ്നനായ് വീഴുവാൻ നിർഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ രക്ഷിച്ചു കൊള്ളേണമേ ശരണാഗത‌- രക്ഷണം ഭൂഷണമല്ലൊ മഹാത്മനാം’. സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ ദൃഷ്ട്വാ മുനിവരന്മാരുമരുൾ ചെയ്തു:..................2060 ‘ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ. സദ്യ:ഫലം വരും സജ്ജനസംഗമാ- ദ്വിദ്വജ്ജനാനാം മഹത്വമേതാദൃശം. ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ- മെന്നാൽ നിനക്കതിനാലേ ഗതിവരും.’ അന്യോന്യമാലോകനം ചെയ്തു മാനസേ ധന്യതപോധനന്മാരും വിചാരിച്ചു: ‘ദുർവൃത്തനേറ്റം ദ്വിജാധമനാമിവൻ ദിവ്യജനത്താലുപേക്ഷ്യ്നെന്നാകിലും....................2070 രക്ഷരക്ഷേതി ശരണംഗമിച്ചവൻ രക്ഷണീയൻ പ്രയത്ന ദുഷ്ടോപി വാ. മോക്ഷമാർഗ്ഗോപദേശേന രക്ഷിക്കണം സാക്ഷാൽ പരബ്രഹ്മബോധപ്രദാനേന.’ ഇത്ഥമുക്ത്വാ രാമനാമ വർണ്ണദ്വയം വ്യത്യസ്തവർണ്ണരൂപേണ ചൊല്ലിത്തന്നാർ. ‘നിത്യം മരാമരേത്യേവം ജപിക്ക നീ ചിത്തമേകാഗ്രമാക്കിക്കോണ്ടനാ‍രതം. ഞങ്ങളിങ്ങോട്ടു വരുവോളവും പുന- രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.’...................2080 ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാർ സത്വരം ദിവ്യപഥാ ഗമിച്ചീടിനാർ. നത്വാ മരേതി ജപിച്ചിരുന്നേനഹം ഭക്ത്യാസഹസ്രയുഗം കഴിവോളവും പുറ്റുകൊണ്ടെന്നുടൽ മൂടിമഞ്ഞിച്ചിതു മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും. താപസേന്ദ്രന്മാരുമന്നെമെഴുന്നെള്ളിനാർ, ഗോപതിമാരുദയം ചെയ്തതുപോലെ, നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാൻ നിർഗ്ഗമിച്ചീടിനേനാശു നാകൂദരാൽ..................2090 വല്മീകമദ്ധ്യതോനിന്നു ജനിക്കയാ- ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താർ: ‘വാൽമീകിയാം മുനി സ്രേഷ്ടൻ ഭവാൻ ബഹു- ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.’ എന്നരുൾചെയ്തെഴുന്നെള്ളി മുനികളു- മന്നു തുടങ്ങിഞാനിങ്ങനെ വന്നതും. രാ‍മനാമത്തിൻ പ്രഭാവം നിമിത്തമായ് രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേൻ. ഇന്നു സീതാസുമിത്രാത്മജന്മാരോടും നിന്നെ മുദാ‍ കാണ്മതിന്നവകാശവും..................2100 വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും നന്നായ് ഫലിച്ചു കരുണാജലനിധേ! രാജീവ ലോചനം രാമം ദയാപരം രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ കാണായമൂലം വിമുക്തനായേനഹം ത്രാണനിപുണ! ത്രിദശകുലപതേ! ‘സീതയാ സാർദ്ധം വസിപ്പതിനായൊരു മോദകരസ്ഥലം കാട്ടിത്തരുവൻ ഞാൻ പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ ചേർന്നുള്ള ശീഷ്യപരിവൃതനാം മുനി....................2110 ചിത്രകൂടാചലഗംഗയോരന്തരാ ചിത്രമായോരുടജം തീർത്തു മാമുനി തെക്കും വടക്കും കിഴക്കും പടിഞ്ഞാറു- മക്ഷിവിമോഹനമായ് രണ്ടു ശാലയും നിർമ്മിച്ചിവിടെയിരിക്കെന്നരുൾ ചെയ്തു; മന്മഥതുല്യൻ ജനകജതന്നോടും നിർമ്മലനാകിയ ലക്ഷ്മണൻ തന്നോടും ബ്രഹ്മാത്മനാ മരുവീടിനൻ,രാമനും വാൽമീകിയാൽ നിത്യപൂജിതനായ് സദാ. കാമ്യാംഗിയായുള്ള ജാനകി തന്നോടും...............2120 സോദരനാകിയ ലക്ഷ്മണൻ തന്നോടും സാദരമാനന്ദമുൾക്കൊണ്ടു മേവിനാൻ. ദേവമുനീവരസേവിതനാകിയ ദേവരാജൻ ദിവി വാഴുന്നതുപോലെ. </poem> mzebhd6ouwmphnmd8gwj02uohrsbemc അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ദശരഥന്റെ ചരമം 0 4420 246801 16349 2026-08-23T04:54:21Z ~2026-44247-58 13522 246801 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> മന്ത്രിവരനാം സുമന്ത്രരുമേറിയോ- രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാൻ. വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ- രത്യർത്ഥമിറ്റിറ്റു വീണും തുടച്ചുമ- ത്തേരും പുറത്തുഭാഗത്തു നിർത്തിച്ചെന്നു ധീരതയോടു നൃപനെ വണങ്ങിനാൻ................2130 ‘ധാത്രീപതെ! ജയ വീര മൌലേ ജയ ശാസ്ത്രമതേ!ജയ ശൌര്യാംബുധേ! ജയ കീർത്തി നിധേ! ജയ സ്വാമിൻ!ജയ ജയ മാർത്താണ്ഡഗോത്രജാതോത്തംസമേ! ജയ.’ ഇത്തരം ചൊല്ലി സ്തുതിച്ചു വണങ്ങിയ ഭൃത്യനോടാശു ചോദിച്ചു നൃപോത്തമൻ: ‘സോദരനോടും ജനകാത്മജയോടു- മേതൊരു ദിക്കിലിരിക്കുന്നു രാഘവൻ? നിർല്ലജ്ജനായതി പാപിയാമെന്നോടു ചൊല്ലുവാനെന്തോന്നു ചൊല്ലിയതെന്നുടെ.................2140 ലക്ഷ്മണ,നെന്തു പറഞ്ഞു വിശേഷിച്ചു ലക്ഷ്മീസമയായ ജാനകീ ദേവിയും? ഹാ രാമ! ഗുണവാരിധേ! ലക്ഷ്മണ! വാരിജ ലോചനേ! ബാലേ മിഥിലജേ! ദു:ഖം മുഴുത്തു മരിപ്പാൻ തുടങ്ങുന്ന ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും മക്കളേയും കണ്ടെനിക്കു മരിപ്പാനും- മിക്കാലമില്ലാതെ വന്നു സുകൃതവും.’ ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ- ടുൾത്താപമോടുരചെയ്തു സുമന്ത്രരും:...................2150 “ശ്രീരാമസീതാസുമിത്രാത്മജന്മാരെ- ത്തേരിലേറ്റിക്കൊണ്ടു പോയേൻ തവാജ്ഞയാ. ശൃംഗിവേരാഖ്യപുരസവിധേ ചെന്നു ഗംഗാതടേ വസിച്ചീടും ദശാന്തരേ കണ്ടുതൊഴുതിതു ശൃഗിവേരാധിപൻ കൊണ്ടുവന്നു ഗുഹൻ മൂലഫലാദികൾ. തൃക്കൈകൾ കൊണ്ടതു തൊട്ടുപരിഗ്രഹി- ച്ചക്കുമാരന്മാർ ജടയും ധരിച്ചിതു. പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ- നെന്നെ നിരൂ‍പിച്ചു ദു:ഖിയായ്കാരുമേ..................2160 ചൊല്ലേണമെന്നുടെ താതനോടും ബലാ- ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം. സൌഖ്യമയോദ്ധ്യയിലേറും വനങ്ങളിൽ മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും. മാതാവിനും നമസ്കാരം വിശേഷിച്ചു ഖേദമെന്നെക്കുറിച്ചുണ്ടാകരുതേതും. പിന്നെയും പിന്നെയും ചൊൽകപിതാവതി- ഖിന്നനായ് വാർദ്ധ്യക്യപീഡിതനാകയാൽ എന്നെപ്പിരിഞ്ഞുള്ള ദു:ഖമശേഷവും ധന്യവാക്യാമൃതം കൊണ്ടടക്കീടണം.’ .................2170 ജാനകിയും തൊഴുന്നെന്നോടു ചൊല്ലിനാ- ളാനനപത്മവും താഴ്ത്തി മന്ദം മന്ദം അശ്രുകണങ്ങളും വാർത്തു സഗദ്ഗദം: ‘ശ്വശ്രുപാദേഷു സാഷ്ടാംഗം നമസ്കാരം.’ തോണികരേറി ഗുഹനോടു കൂടവേ പ്രാണവിയോഗേന നിന്നേനടിയനും അക്കരെച്ചെന്നിറങ്ങിപ്പൊയ് മറവോള‌- മിക്കരെ നിന്നു ശവശരീരം പോലെ. നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ- മാലംബ്യ മന്ദം നിവൃത്തനായീടിനാൻ.”..................2180 തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാൾ: ‘ദത്തമല്ലൊ പണ്ടു പണ്ടേ വരദ്വയം ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ തുഷ്ടനായ് നൽകിയാൽ പോരായിരുന്നിതോ? മൽപുത്രനെ കാനനാന്തേ കളവതി- നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ! ഏവരേയും വരുത്തിത്തനിയേ പരി- ദേവനം ചെയ്‌വതിനെന്തൊരു കാരണം?’ ഭൂപതി കൌസല്യ ചൊന്നൊരു വാക്കുകൾ താപേന കേട്ടു മന്ദം പറഞ്ഞീടിനാൻ:............2190 “പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ പുണ്യമില്ലാതെ മാം ഖേദിപ്പിയായ്കു നീ. ദു:ഖമുൾക്കൊണ്ടു മരിപ്പാൻ തുടങ്ങുമെ- ന്നുൾക്കാമ്പുരുക്കിച്ചമയ്ക്കായ്കു വല്ലഭേ! ‘പ്രാണപ്രയാണമടുത്തു,തപോധനൻ പ്രാണവിയോഗേ ശപിച്ചതു കാരണം. കേൾക്കനീ ശാപ വൃത്താന്തം മനോഹരേ! സാക്ഷാൽ തപസ്വീകളീശ്വരന്മാരല്ലോ. അർദ്ധരാത്രൌ ശരജ്വാലവും ചാപവും ഹസ്തേധരിച്ചു മൃഗയാവിവശനായ്.......................2200 വാഹിനീതീരെ വനാന്തരെ മാനസ- മോഹേന നിൽക്കുന്നനേരമൊരു മുനി ദാഹേന മാതാപിതാക്കൾ നിയോഗത്താൽ സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു കുംഭവും കൊണ്ട് നീർ കോരുവാൻ വന്നവൻ കുംഭേന വെള്ളമൻപൊടുമുക്കും വിധൌ കുംഭത്തിൽ നീരകം പുക്ക ശബ്ദം കേട്ടു കുംഭി തുമ്പിക്കയ്യിലംഭോഗതമിതി ചിന്തിച്ചുടൻ നാദഭേദിനം സായകം സന്ധായ ചാപേ ദൃഡ്ഡമയച്ചീടനേൻ.....................2210 ‘ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം ഹാ!’ ഹേതി കേട്ടിതു മാനുഷ വാക്യവും. ‘ഞാനൊരു ദോഷമാരോടുമേ ചെയ്തീല കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ? പാർത്തിരിക്കുന്നതു മാതാപിതാക്കന്മാ- രാർത്തി കൈക്കൊണ്ടു തണ്ണീർക്കു ദാഹിക്കയാൽ.’ ഇത്തരം മർത്യനാദം കേട്ടു ഞാനതി- ത്രസ്തനായ് തത്ര ചെന്നത്തലോടും തദാ താപസബാലകൻ പാദങ്ങളിൽ വീണു താപേന ചൊന്നേൻ മുനിസുതനോടു ഞാൻ:...............2220 ‘സ്വാമിൻ ദശരഥനായ രാജാവു ഞാൻ മാമപരാധിനം രക്ഷിക്ക വേണമേ! ഞാനറിയാതെ മൃഗയാവിവശനാ- യാന തണ്ണീർകുടിക്കും നാദമെന്നോർത്തു ബാണമെയ്തേനതിപാപിയായോരു ഞാൻ പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ.’ പാ‍ദങ്ങളിൽ വീണു കേണീടുമെന്നോടു ഖേദം കലർന്നു ചൊന്നാൻ മുനി ബാലകൻ: കർമ്മമത്രെ തടുക്കാവതല്ലാർക്കുമേ ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.................2230 വൈശ്യനത്രേ ഞാൻ മമ പിതാക്കന്മാരെ- യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ. വാർദ്ധക്യമേറി ജരാനരയും പൂണ്ടു നേത്രവും കാണാതെ പാർത്തിരുന്നീടുന്നു ദാഹേന ഞാൻ ജലം കൊണ്ടങ്ങു ചെല്ലുവാൻ ദാഹം കേടുക്ക നീ തണ്ണീർ കൊടുത്തിനി വൃത്താന്തമെല്ലാമവരോടറിയിക്ക സത്യമെന്നാലവർ നിന്നെയും രക്ഷിക്കും. എന്നുടെ താതനു കോപമുണ്ടാകിലോ നിന്നെയും ഭസ്മമാക്കീടുമറിക നീ.................2240 പ്രാണങ്ങൾ പോകാഞ്ഞു പീഡയുണ്ടേറ്റവും ബാണം പറിക്ക നീ വൈകരുതേതുമേ.’ എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു പിന്നെസ്സജലം കലശവും കൈക്കൊണ്ടു ദമ്പതിമാരിരിക്കുന്നവിടെക്കതി- സംഭ്രമത്തോടു ഞാൻ ചെല്ലും ദശാന്തരേ, ‘വൃദ്ധതയോടു നേത്രങ്ങളും വേറുപെ- ട്ടർദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ വർത്തിക്കുമെങ്ങൾക്കു തണ്ണീർക്കുപോയൊരു പുത്രനുമിങ്ങു മറന്നു കളഞ്ഞിതൊ?...............2250 മറ്റില്ലൊരാശ്രയം ഞങ്ങൾക്കൊരുനാളും മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാൻ? ഭക്തിമാനേറ്റവും മുന്നമെല്ലാമതി- സ്വസ്ഥനായ് വന്നിതോ നീ കുമാരാ! ബലാൽ?’ ഇപ്രകാരം നിരൂപിച്ചിരിക്കും വിധൌ മൽപാദവിന്യാസജധ്വനി കേൾക്കായി കാൽപ്പെരുമാറ്റം മദീയം തഥാ കേട്ടു താൽപര്യമോടു പറഞ്ഞു ജനകനും: ‘വൈകുവാനെന്തു മൂലം മമ നന്ദന! വേഗേന തണ്ണിർ തരിക നീ സാദരം.’............2260 ഇത്ഥമാകർണ്യ ഞാൻ ദമ്പദിമാർ പദം ഭക്ത്യാനമസ്കരിച്ചെത്രയും ഭീതനായ് വൃത്താന്തമെല്ലാമറിയിച്ചിതന്നേരം ‘പുത്രനല്ലയൊദ്ധ്യാധിപനാകിയ പൃഥ്വീവരൻ ഞാൻ ദശരഥനെന്നു പേർ. രാത്രൌ വനാന്തേ മൃഗയാവിവശനായ് ശാർദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു പാർത്തിരുന്നേൻ നദീതീരെ മൃഗാശയാ. കുംഭത്തിൽ നീരകം പുക്ക ശബ്ദം കേട്ടു കുംഭിവീരൻ നിജ തുമ്പിക്കരം തന്നിൽ.....................2270 അംഭസ്സു കൊള്ളുന്ന ശബ്ദമെന്നോർക്കയാ- ലമ്പയച്ചേനറിയാതെയതും ബലാൽ പുത്രനുകൊണ്ടനേരത്തു കരച്ചിൽ കേ- ട്ടെത്രയും ഭീതനായ് തത്ര ചെന്നീടിനേൻ. ബാലനെക്കണ്ടു നമസ്കരിച്ചേനതു- മൂലമവനുമെന്നോടു ചൊല്ലീടിനാൻ: ‘കർമ്മമാത്രേ മമ വന്നതിതു തവ ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ. കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു പർണ്ണശാലാന്തേ വിശന്നു ദാ‍ഹത്തൊടും...............2280 എന്നെയും പാർത്തിരിക്കും പിതാക്കന്മാർക്കു തണ്ണീർ കൊടുക്കയെന്നെന്നോടു ചൊല്ലിനാൻ. ഞാനതുകേട്ടുഴറ്റോടു വന്നേനിനി ജ്ഞാ‍നികളാം നിങ്ങളൊക്കെ ക്ഷമിക്കണം. ശ്രീപാദപങ്കജമെന്നിയേ മറ്റില്ല പാപിയായോരടിയന്നവലംബനം ജന്തുവിഷയ കൃപാവശന്മാരല്ലോ സന്തതം താപസപുംഗവന്മാർ നിങ്ങൾ.’ ഇത്ഥമാകർണ്യ കരഞ്ഞു കരഞ്ഞവ- രേത്രയും ദു:ഖം കലർന്നു ചൊല്ലീടിനാർ:.............2290 ‘പുത്രനെവിടെക്കിടക്കുന്നിതു ഭവാൻ തത്രൈവ ഞങ്ങളെക്കൊണ്ടു പോയീടണം.’ ഞാനതു കേട്ടവർതമ്മെയെടുത്തതി- ദീനതയോടെ മകനുടൽ കാട്ടിനേൻ. കഷ്ടമാഹന്ത! കഷ്ടം! കർമ്മമെന്നവർ തൊട്ടു തലോടി തനയശരീരവും. പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു ഖിന്നതയോടവരെന്നോടു ചൊല്ലിനാർ: ‘നീയിനി നല്ല ചിത ചമച്ചീടണം തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.’...........2300 തത്ര ഞാനും ചിത കൂട്ടിയേനന്നേരം പുത്രേണ സാകം പ്രവേശീച്ചവർകളും ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും വൃത്രാരിലോകം ഗമിച്ചുവാണീടിനാർ. വൃദ്ധതപോധനനന്നേരമെന്നോടു പുത്രശോകത്താൽ മരിക്കെന്നു ചൊല്ലിനാൻ. ശാപകാലം നമുക്കാഗതമായിതു താപസവക്യമസത്യമായും വരാ.” മന്നവനേവം പറഞ്ഞുവിലാപിച്ചു പിന്നേയും പിന്നേയും കേണു തുടങ്ങിനാ‍ൻ:...............2310 ‘ഹാ രാമ!പുത്ര! ഹാ സീതേ! ജനകജേ! ഹാ രാമ! ലക്ഷ്മണ! ഹാ ഹാ ഗുണാംബുധേ! നിങ്ങളേയും പിരിഞ്ഞെരണം പുന- രിങ്ങനെ വന്നതു കൈകേയി സംഭവം.’ രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു രാജാ ദശരഥൻ പുക്കു സുരാലയം. </poem> fk4yvqwjxz2eq0h92zibr2n89wrql8y അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതാനയനം 0 4421 246802 16359 2026-08-23T05:12:32Z ~2026-44247-58 13522 246802 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ദു:ഖിച്ചു രാജനാരീജനവും പുന- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ‍ർ. വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങൾ തൽക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും...................2320 മന്ത്രികളോടുമുഴറി സസംഭ്രമ- മന്ത:പുരമകം പുക്കരുളിച്ചെയ്തു: ‘തൈലമയദ്രോണിതന്നിലാക്കൂ ധരാ- പാലകൻതന്നുടൽ കേടുവന്നീടായ്‌വാൻ.’ എന്നരുൾചയ്തു ദൂതന്മാരേയും വിളി- ‘ച്ചിന്നുതന്നെ നിങ്ങൾ വേഗേന പോകണം. വേഗമേറീടും കുതിരയേറിച്ചെന്നു കേകയരാജ്യമകം പുക്കു ചൊല്ലുക. മാതുലനായ യുധാജിത്തിനോടിനി ഏതുമേ കാലം കളയാതയയ്ക്കണം.............2330 ശത്രുഘ്നനോടും ഭരതനെയെന്നതി വിദ്രുതം ചെന്നു ചൊൽകെന്നയച്ചീടിനാ‍ൻ. സത്വരം കേകയരാജ്യമകം പുക്കു നത്വാ യുധാജിത്തിനോടു ചൊല്ലീടിനാർ: ‘കേൾക്ക നൃപേന്ദ്ര! വസിഷ്ഠനരുൾ ചെയ്ത വാക്കുകൾ,ശത്രുഘ്നനോടും ഭരതനെ ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്ക്കെന്നു ദൂതവാക്യം കേട്ടനേരം നരാധിപൻ ബാലകന്മാരോടു പോകെന്നു ചൊല്ലിനാൻ കാലേ പുറപ്പെട്ടിതു കുമാരന്മാരും..............2340 ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു താതെനെന്നാകിലും ഭ്രാതാവിനാകിലും. എന്തകപ്പെട്ടിതെന്നുള്ളിൽ പലതരം ചിന്തിച്ചു ചിന്തിച്ചു മാർഗ്ഗേ ഭരതനും സന്താപമോടുമയൊദ്ധ്യാപുരി പുക്കു സന്തോഷവർജ്ജിതം ശബ്ദഹീനം തഥാ ഭ്രഷ്ടലക്ഷ്മീകം ജനോൽബാധവർജ്ജിതം ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം ...............2350 തേജോവിഹീനമകം പുക്കിതു, ചെന്നു രാജഗേഹം രാമലക്ഷ്മണവർജ്ജിതം തത്രകൈകേയിയെക്കണ്ടു കുമാരനന്മാർ ഭക്ത്യാ നമസ്കരിച്ചീടിനാ‍രന്തികേ, പുത്രനെക്കണ്ടു സന്തോഷേണ മാതാവു- മുത്ഥായ ഗാഢമാലിംഗ്യ മടിയിൽ വ- ച്ചുത്തമാംഗേ മുകർന്നാശു ചോദിച്ചിതു: ‘ഭദ്രമല്ലീ തൽ കുലത്തിങ്കലൊക്കവേ? മാതാവിനും പിതൃഭ്രാതൃജനങ്ങൾക്കു- മേതുമേ ദു:ഖമില്ലല്ലീ പറക നീ?’ ഇത്തരം കൈകേയി ചൊന്നനേരത്തതി- നുത്തരമാശു ഭരതനും ചൊല്ലിനാൻ:..................2360 “ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളിൽ താതനെവിടെ വസിക്കുന്നു മാതാവെ? മാതാവിനോടു പിരിഞ്ഞു രഹസി ഞാൻ താതനെപ്പണ്ടു കണ്ടീലൊരുനാളുമേ. ഇപ്പോൾ ഭവതി താനെ വസിക്കുന്നതെ- ന്തുൾപ്പൂവിലുണ്ടു മേ താപവും ഭീതിയും. മൽപിതാവെങ്ങു പറകെന്നതു കേട്ടു തൽപ്രിയമാശു കൈകേയിയും ചൊല്ലിനാൾ ‘എന്മകനെന്തു ദു:ഖിപ്പാനവകാശം? നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാൻ.................2370 അശ്വമേധാദി യാഗങ്ങളെല്ലാം ചെയ്തു വിശ്വമെല്ലാടവും കീർത്തിപരത്തിയ സല്പുരുഷന്മാർഗതി ലഭിച്ചീടിനാൻ ത്വൽപിതാവെന്നു കേട്ടോരു ഭരതനും ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ് വീണുവിലാപം തുടങ്ങിനാനെത്രയും. </poem> 7j1fklxiuizdv5724n3tj5fah3784jh 246806 246802 2026-08-23T06:41:36Z ~2026-44247-58 13522 246806 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ദു:ഖിച്ചു രാജനാരീജനവും പുന- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ‍ർ. വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങൾ തൽക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും...................2320 മന്ത്രികളോടുമുഴറി സസംഭ്രമ- മന്ത:പുരമകം പുക്കരുളിച്ചെയ്തു: ‘തൈലമയദ്രോണിതന്നിലാക്കൂ ധരാ- പാലകൻതന്നുടൽ കേടുവന്നീടായ്‌വാൻ.’ എന്നരുൾചയ്തു ദൂതന്മാരേയും വിളി- ‘ച്ചിന്നുതന്നെ നിങ്ങൾ വേഗേന പോകണം. വേഗമേറീടും കുതിരയേറിച്ചെന്നു കേകയരാജ്യമകം പുക്കു ചൊല്ലുക. മാതുലനായ യുധാജിത്തിനോടിനി ഏതുമേ കാലം കളയാതയയ്ക്കണം.............2330 ശത്രുഘ്നനോടും ഭരതനെയെന്നതി വിദ്രുതം ചെന്നു ചൊൽകെന്നയച്ചീടിനാ‍ൻ. സത്വരം കേകയരാജ്യമകം പുക്കു നത്വാ യുധാജിത്തിനോടു ചൊല്ലീടിനാർ: ‘കേൾക്ക നൃപേന്ദ്ര! വസിഷ്ഠനരുൾ ചെയ്ത വാക്കുകൾ,ശത്രുഘ്നനോടും ഭരതനെ ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്ക്കെന്നു ദൂതവാക്യം കേട്ടനേരം നരാധിപൻ ബാലകന്മാരോടു പോകെന്നു ചൊല്ലിനാൻ കാലേ പുറപ്പെട്ടിതു കുമാരന്മാരും..............2340 ഏതാനുമങ്ങൊരാപത്തകപ്പെട്ടിതു താതെനെന്നാകിലും ഭ്രാതാവിനാകിലും. എന്തകപ്പെട്ടിതെന്നുള്ളിൽ പലതരം ചിന്തിച്ചു ചിന്തിച്ചു മാർഗ്ഗേ ഭരതനും സന്താപമോടുമയൊദ്ധ്യാപുരി പുക്കു സന്തോഷവർജ്ജിതം ശബ്ദഹീനം തഥാ ഭ്രഷ്ടലക്ഷ്മീകം ജനോദ്ബാധവർജ്ജിതം ദൃഷ്ട്വാവിഗതോത്സവം രാജ്യമെന്തിദം തേജോവിഹീനമകം പുക്കിതു, ചെന്നു രാജഗേഹം രാമലക്ഷ്മണവർജ്ജിതം.......................2350 തത്രകൈകേയിയെക്കണ്ടു കുമാരനന്മാർ ഭക്ത്യാ നമസ്കരിച്ചീടിനാ‍രന്തികേ, പുത്രനെക്കണ്ടു സന്തോഷേണ മാതാവു- മുത്ഥായ ഗാഢമാലിംഗ്യ മടിയിൽ വ- ച്ചുത്തമാംഗേ മുകർന്നാശു ചോദിച്ചിതു: ‘ഭദ്രമല്ലീ തൽ കുലത്തിങ്കലൊക്കവേ? മാതാവിനും പിതൃഭ്രാതൃജനങ്ങൾക്കു- മേതുമേ ദു:ഖമില്ലല്ലീ പറക നീ?’ ഇത്തരം കൈകേയി ചൊന്നനേരത്തതി- നുത്തരമാശു ഭരതനും ചൊല്ലിനാൻ:..................2360 “ഖേദമുണ്ടച്ഛനെക്കാണാഞ്ഞെനിക്കുള്ളിൽ താതനെവിടെ വസിക്കുന്നു മാതാവെ? മാതാവിനോടു പിരിഞ്ഞു രഹസി ഞാൻ താതനെപ്പണ്ടു കണ്ടീലൊരുനാളുമേ. ഇപ്പോൾ ഭവതി താനെ വസിക്കുന്നതെ- ന്തുൾപ്പൂവിലുണ്ടു മേ താപവും ഭീതിയും. മൽപിതാവെങ്ങു പറകെന്നതു കേട്ടു തൽപ്രിയമാശു കൈകേയിയും ചൊല്ലിനാൾ ‘എന്മകനെന്തു ദു:ഖിപ്പാനവകാശം? നിന്മനോവാഞ്ചിതമൊക്കെ വരുത്തി ഞാൻ.................2370 അശ്വമേധാദി യാഗങ്ങളെല്ലാം ചെയ്തു വിശ്വമെല്ലാടവും കീർത്തിപരത്തിയ സല്പുരുഷന്മാർഗതി ലഭിച്ചീടിനാൻ ത്വൽപിതാവെന്നു കേട്ടോരു ഭരതനും ക്ഷോണീതലെ ദു:ഖവിഹ്വലചിത്തനായ് വീണുവിലാപം തുടങ്ങിനാനെത്രയും. </poem> ozu2kwc5k7njzme398zgha0zfe41tmt അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതപ്രലാപം 0 4422 246803 174753 2026-08-23T05:17:56Z ~2026-44247-58 13522 246803 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവൻ- തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-..............2380 ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര- മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- ‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’ മാതൃവാക്യം സമാകർണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു:................2390 ‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്നനേരത്തു മാതാവേ!’ ‘ഹാ രാമ രാമ! കുമാര! സീതേ! മമ ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുന- രാതുരനായ് വിലാപിച്ചു മരിച്ചിതു താത’നതു കേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും സീതയും സൌമിത്രിയുമരികത്തില്ലേ?’.................2400 എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: ‘മന്നവൻ രാമനഭിഷേകമാരഭ്യ- സന്നദ്ധനായതു കണ്ടനേരത്തു ഞാ- നെന്നുടെ നന്ദനന്തന്നെ വാഴിക്കണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻ പ്രകാരം പറയാമല്ലൊ. രണ്ടുവരം മമ തന്നു തവ പിതാ, പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും രാമൻ വനത്തിനുപോകെന്നു മറ്റതും ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ...............2410 സത്യപരായണനായ നരപതി പൃത്ഥ്വീതലം നിനക്കും തന്നു രാമനെ കാനനവാസത്തിനായയച്ചീടിനാൻ ജാനകീദേവി പാതിവ്രത്യമാലംബ്യ ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ- മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ. താതനവരെ നിനച്ചു വിലാപിച്ചു ഖേദേനരാമരാമേതി ദേവാലയം പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും................2420 മോഹം കലർന്നനേരത്തു കൈകേയിയു- ‘മാഹന്ത ശോകത്തിനെന്തൊരു കാരണം? രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’ എന്നു കൈകേയി പറഞ്ഞതു കേട്ടുട- നൊന്നു കോപിച്ചു നോക്കീടിനൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ- ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ! നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാൻ ചെന്നു വഹ്നിയിൽ വീണുമരിപ്പ,നല്ലായ്കിലോ കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ വാളെടുത്താശു കഴുത്തറുത്തീടുവൻ. വല്ല കണക്കിലും ഞാൻ മരിച്ചീടുവ- നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കിതുമൂലം.’ ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ. പാദേ നമസ്കരിച്ചൊരു ഭരതനെ മാതാവും കൊസല്യയും പുണർന്നീടിനാൾ. കണ്ണുനീരോടും മെലിഞ്ഞതു ദീനയായ് ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ; ‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- തെന്മകൻ ദൂരത്തകപ്പെട്ട കാരണം. ശ്രീരാമനുമനുജാതനും സീതയും ചീരംബരജടാധാരികളായ് വനം പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ താപേന മഗ്നയാക്കീടിനാർ നിർദ്ദയം. ഹാ! രാമ! രാമ! രഘുവംശനായക! നാരായണ! പരമാത്മൻ ജഗല്പതേ! നാഥ! ഭവാൻ മമ നന്ദനനായ് വന്നു ജാതനായീടിനാൻ കേവലമെങിലും ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’ ഇത്ഥം കരയുന്ന മാതാവു തന്നെയും നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ: ‘ആതുരമാനസയായ്കിതുകൊണ്ടു മാതാവു ഞാൻ പറയുന്നതു കേൾക്കണം. രാഘവരാജ്യാഭിഷേകം മുടക്കിയാൾ കൈകേയിയാകിയ മാതാവു മാതാവേ! ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും ധർമ്മദാരങ്ങളരുന്ധതി തന്നെയും ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’ ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു തിങ്ങിന ദുഃഖം കലർന്നുഭരതനും കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: ‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’ ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ- മുത്തമാംഗേ മുകർന്നാളതു കണ്ടവ- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി സന്താപമോടെ തൊഴുതു ഭരതനും രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും: ഖേദം മതി മതി കേളിതു കേവലം വൃദ്ധൻ ദശരഥനാകിയ രാജാധിപൻ സത്യപരക്രമൻ വിജ്ഞാനവീര്യവാൻ മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- യാന്ദമോടിരിക്കുന്നതിനെന്തു നീ- യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു? ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ നിത്യൻ നിരുപമനവ്യയ ദ്വയൻ സത്യസ്വരൂപൻ സകലജഗത്മയൻ മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ. ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം മോഹൈകകാരണം മുക്തിവിരോധകം ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും ദുഃഖിപ്പതിനവകാശമില്ലേതുമേ ദുഃഖേന കിം ഫലം മൃത്യുവശാത്മനാം? താതെനെന്നാകിലും പുത്രനെന്നാകിലും പ്രേതരായാലതിമൂഢരായുള്ളവർ മാറത്തലച്ചു തൊഴിച്ചു മുറവിളി- ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ നിസ്സാരമെത്രയും സംസാരമോർക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളു തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു നിത്യമായുള്ള ശാന്തിയറിക നീ. ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം ജന്മം മരിച്ചവർക്കും വരും നിർണ്ണയം ആർക്കും തടുക്കരുതാതൊരവസ്ഥയെ- ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും പുത്രമിത്രാദി കളത്രാദി വസ്തുനാ വേർപെടുന്നേരം ദുഃഖമില്ലേതുമേ സ്വോപൊതമെന്നാൽ സുഖവുമില്ലേതുമേ. ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ- ഭംഗുരമായുള്ള ജീവിതകാലത്തി- ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും ചിന്തിച്ചു മായാഗുണവൈഭവങ്ങളു- മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം? കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ- സമ്പതിച്ചീടുമായുസ്സതി നശ്വരം. പ്രാക്തനദേഹസ്ഥകർമണാ പിന്നേയും പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു. കാലചക്രത്തിൻ ഭ്രമണവേഗത്തിനു മൂലമിക്കർമ്മഭേദങ്ങളറിക നീ. ദുഃഖത്തിനെന്തു കാരണം ചൊല്ലു നീ മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ. ആത്മാവിനില്ല ജനനം മരണവു- മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. നിത്യനാനന്ദസ്വരൂപൻ നിരാകുലൻ സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ അദ്വൈയനേകൻ പരൻ പരമൻ ശിവൻ ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും സത്വരമേതും വിഷാദമുണ്ടാകൊലാ.’ </poem> 486jbqdo4odwb912896v18g2ia66aj0 246804 246803 2026-08-23T05:28:55Z ~2026-44247-58 13522 246804 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവൻ- തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-..............2380 ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര- മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- ‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’ മാതൃവാക്യം സമാകർണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു:................2390 ‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്നനേരത്തു മാതാവേ!’ ‘ഹാ രാമ രാമ! കുമാര! സീതേ! മമ ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുന- രാതുരനായ് വിലാപിച്ചു മരിച്ചിതു താത’നതു കേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും സീതയും സൌമിത്രിയുമരികത്തില്ലേ?’.................2400 എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: ‘മന്നവൻ രാമനഭിഷേകമാരഭ്യ- സന്നദ്ധനായതു കണ്ടനേരത്തു ഞാ- നെന്നുടെ നന്ദനന്തന്നെ വാഴിക്കണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻ പ്രകാരം പറയാമല്ലൊ. രണ്ടുവരം മമ തന്നു തവ പിതാ, പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും രാമൻ വനത്തിനുപോകെന്നു മറ്റതും ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ...............2410 സത്യപരായണനായ നരപതി പൃത്ഥ്വീതലം നിനക്കും തന്നു രാമനെ കാനനവാസത്തിനായയച്ചീടിനാൻ ജാനകീദേവി പാതിവ്രത്യമാലംബ്യ ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ- മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ. താതനവരെ നിനച്ചു വിലാപിച്ചു ഖേദേനരാമരാമേതി ദേവാലയം പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും................2420 മോഹം കലർന്നനേരത്തു കൈകേയിയു- ‘മാഹന്ത ശോകത്തിനെന്തൊരു കാരണം? രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’ എന്നു കൈകേയി പറഞ്ഞതു കേട്ടുട- നൊന്നു കോപിച്ചു നോക്കീടിനാൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ- ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ! ...............2430 നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാൻ ചെന്നു വഹ്നിയിൽ വീണുമരിപ്പ,നല്ലായ്കിലോ കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ വാളെടുത്താശു കഴുത്തറുത്തീടുവൻ. വല്ല കണക്കിലും ഞാൻ മരിച്ചീടുവ- നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കിതുമൂലം.’ ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ. പാദേ നമസ്കരിച്ചൊരു ഭരതനെ മാതാവും കൊസല്യയും പുണർന്നീടിനാൾ. കണ്ണുനീരോടും മെലിഞ്ഞതു ദീനയായ് ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ; ‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- തെന്മകൻ ദൂരത്തകപ്പെട്ട കാരണം. ശ്രീരാമനുമനുജാതനും സീതയും ചീരംബരജടാധാരികളായ് വനം പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ താപേന മഗ്നയാക്കീടിനാർ നിർദ്ദയം. ഹാ! രാമ! രാമ! രഘുവംശനായക! നാരായണ! പരമാത്മൻ ജഗല്പതേ! നാഥ! ഭവാൻ മമ നന്ദനനായ് വന്നു ജാതനായീടിനാൻ കേവലമെങിലും ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’ ഇത്ഥം കരയുന്ന മാതാവു തന്നെയും നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ: ‘ആതുരമാനസയായ്കിതുകൊണ്ടു മാതാവു ഞാൻ പറയുന്നതു കേൾക്കണം. രാഘവരാജ്യാഭിഷേകം മുടക്കിയാൾ കൈകേയിയാകിയ മാതാവു മാതാവേ! ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും ധർമ്മദാരങ്ങളരുന്ധതി തന്നെയും ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’ ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു തിങ്ങിന ദുഃഖം കലർന്നുഭരതനും കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: ‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’ ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ- മുത്തമാംഗേ മുകർന്നാളതു കണ്ടവ- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി സന്താപമോടെ തൊഴുതു ഭരതനും രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും: ഖേദം മതി മതി കേളിതു കേവലം വൃദ്ധൻ ദശരഥനാകിയ രാജാധിപൻ സത്യപരക്രമൻ വിജ്ഞാനവീര്യവാൻ മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- യാന്ദമോടിരിക്കുന്നതിനെന്തു നീ- യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു? ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ നിത്യൻ നിരുപമനവ്യയ ദ്വയൻ സത്യസ്വരൂപൻ സകലജഗത്മയൻ മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ. ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം മോഹൈകകാരണം മുക്തിവിരോധകം ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും ദുഃഖിപ്പതിനവകാശമില്ലേതുമേ ദുഃഖേന കിം ഫലം മൃത്യുവശാത്മനാം? താതെനെന്നാകിലും പുത്രനെന്നാകിലും പ്രേതരായാലതിമൂഢരായുള്ളവർ മാറത്തലച്ചു തൊഴിച്ചു മുറവിളി- ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ നിസ്സാരമെത്രയും സംസാരമോർക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളു തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു നിത്യമായുള്ള ശാന്തിയറിക നീ. ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം ജന്മം മരിച്ചവർക്കും വരും നിർണ്ണയം ആർക്കും തടുക്കരുതാതൊരവസ്ഥയെ- ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും പുത്രമിത്രാദി കളത്രാദി വസ്തുനാ വേർപെടുന്നേരം ദുഃഖമില്ലേതുമേ സ്വോപൊതമെന്നാൽ സുഖവുമില്ലേതുമേ. ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ- ഭംഗുരമായുള്ള ജീവിതകാലത്തി- ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും ചിന്തിച്ചു മായാഗുണവൈഭവങ്ങളു- മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം? കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ- സമ്പതിച്ചീടുമായുസ്സതി നശ്വരം. പ്രാക്തനദേഹസ്ഥകർമണാ പിന്നേയും പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു. കാലചക്രത്തിൻ ഭ്രമണവേഗത്തിനു മൂലമിക്കർമ്മഭേദങ്ങളറിക നീ. ദുഃഖത്തിനെന്തു കാരണം ചൊല്ലു നീ മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ. ആത്മാവിനില്ല ജനനം മരണവു- മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. നിത്യനാനന്ദസ്വരൂപൻ നിരാകുലൻ സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ അദ്വൈയനേകൻ പരൻ പരമൻ ശിവൻ ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും സത്വരമേതും വിഷാദമുണ്ടാകൊലാ.’ </poem> 5lemvaq6itv841ejcyrqfi8x9q7dhl5 246805 246804 2026-08-23T06:36:03Z ~2026-44247-58 13522 246805 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവൻ- തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-..............2380 ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര- മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- ‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’ മാതൃവാക്യം സമാകർണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു:................2390 ‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്നനേരത്തു മാതാവേ!’ ‘ഹാ രാമ രാമ! കുമാര! സീതേ! മമ ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുന- രാതുരനായ് വിലാപിച്ചു മരിച്ചിതു താത’നതു കേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും സീതയും സൌമിത്രിയുമരികത്തില്ലേ?’.................2400 എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: ‘മന്നവൻ രാമനഭിഷേകമാരഭ്യ- സന്നദ്ധനായതു കണ്ടനേരത്തു ഞാ- നെന്നുടെ നന്ദനന്തന്നെ വാഴിക്കണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻ പ്രകാരം പറയാമല്ലൊ. രണ്ടുവരം മമ തന്നു തവ പിതാ, പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും രാമൻ വനത്തിനുപോകെന്നു മറ്റതും ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ...............2410 സത്യപരായണനായ നരപതി പൃത്ഥ്വീതലം നിനക്കും തന്നു രാമനെ കാനനവാസത്തിനായയച്ചീടിനാൻ ജാനകീദേവി പാതിവ്രത്യമാലംബ്യ ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ- മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ. താതനവരെ നിനച്ചു വിലാപിച്ചു ഖേദേനരാമരാമേതി ദേവാലയം പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും................2420 മോഹം കലർന്നനേരത്തു കൈകേയിയു- ‘മാഹന്ത ശോകത്തിനെന്തൊരു കാരണം? രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’ എന്നു കൈകേയി പറഞ്ഞതു കേട്ടുട- നൊന്നു കോപിച്ചു നോക്കീടിനാൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ- ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ! ...............2430 നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാൻ ചെന്നു വഹ്നിയിൽ വീണുമരിപ്പനല്ലായ്കിലോ കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ വാളെടുത്താശു കഴുത്തറുത്തീടുവൻ. വല്ല കണക്കിലും ഞാൻ മരിച്ചീടുവ- നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കിതുമൂലം.’.................2440 ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ. പാദേ നമസ്കരിച്ചൊരു ഭരതനെ മാതാവും കൌസല്യയും പുണർന്നീടിനാൾ. കണ്ണുനീരോടും മെലിഞ്ഞതി ദീനയായ് ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ; ‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- തെന്മകൻ ദൂരത്തകപ്പെട്ട കാരണം. ശ്രീരാമനുമനുജാതനും സീതയും ചീരംബരജടാധാരികളായ് വനം...............2450 പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ താപേന മഗ്നയാക്കീടിനാർ നിർദ്ദയം. ഹാ! രാമ! രാമ! രഘുവംശനായക! നാരായണ! പരമാത്മൻ ജഗല്പതേ! നാഥ! ഭവാൻ മമ നന്ദനനായ് വന്നു ജാതനായീടിനാൻ കേവലമെങിലും ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’ ഇത്ഥം കരയുന്ന മാതാവു തന്നെയും നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:.................2460 ‘ആതുരമാനസയാകായ്കിതുകൊണ്ടു മാതാവു ഞാൻ പറയുന്നതു കേൾക്കണം. രാഘവരാജ്യാഭിഷേകം മുടക്കിയാൾ കൈകേയിയാകിയ മാതാവു മാതാവേ! ഞാനറിന്ജ്ട്ടില്ല രാഘ്വൻ തന്നാണ///////////// ഞാനറിന്ജ്ത്രേയതെന്കിലൊ മാതാവേ//////////////////// ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും ധർമ്മദാരങ്ങളരുന്ധതി തന്നെയും....................2470 ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’ ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു തിങ്ങിന ദുഃഖം കലർന്നുഭരതനും കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: ‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’ ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ- മുത്തമാംഗേ മുകർന്നാളതു കണ്ടവ- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും....................2480 മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി സന്താപമോടെ തൊഴുതു ഭരതനും രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും: ഖേദം മതി മതി കേളിതു കേവലം വൃദ്ധൻ ദശരഥനാകിയ രാജാധിപൻ സത്യപരാക്രമൻ വിജ്ഞാനവീര്യവാൻ മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം............2490 ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- യാന്ദമോടിരിക്കുന്നതിനെന്തു നീ- യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു? ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ നിത്യൻ നിരുപമനവ്യയന ദ്വയൻ സത്യസ്വരൂപൻ സകലജഗത്മയൻ മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ. ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം മോഹൈകകാരണം മുക്തിവിരോധകം..................2500 ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും ദുഃഖിപ്പതിനവകാശമില്ലേതുമേ ദുഃഖേന കിം ഫലം മൃത്യുവശാത്മനാം? താതെനെന്നാകിലും പുത്രനെന്നാകിലും പ്രേതരായാലതിമൂഢരായുള്ളവർ മാറത്തലച്ചു തൊഴിച്ചു മുറവിളി- ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ നിസ്സാരമെത്രയും സംസാരമോർക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളു...................2510 തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു നിത്യമായുള്ളോരു ശാന്തിയറിക നീ. ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം ജന്മം മരിച്ചവർക്കും വരും നിർണ്ണയം ആർക്കും തടുക്കരുതാതൊരവസ്ഥയെ- ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും പുത്രമിത്രാദി കളത്രാദി വസ്തുനാ വേർപെടുന്നേരവും ദുഃഖമില്ലേതുമേ സ്വോപേതമെന്നാൽ സുഖവുമില്ലേതുമേ. ....................2520 ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ- ഭംഗുരമായുള്ള ജീവിതകാലത്തി- ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും ചിന്തിച്ചു മായാഗുണവൈഭവങ്ങളു- മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം? കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ- സമ്പതിച്ചീടുമായുസ്സതി നശ്വരം..................2530 പ്രാക്തനദേഹസ്ഥകർമണാ പിന്നേയും പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു. ജീർണ്ണദേഹങ്ങളവണ്ണ മുപേക്ഷിച്ചു പൂർണശോഭം നവദേഹങ്ങൾ കൊള്ളൂന്നു. കാലചക്രത്തിൻ ഭ്രമണവേഗത്തിനു മൂലമിക്കർമ്മഭേദങ്ങളറിക നീ. ദുഃഖത്തിനെന്തൊരു കാരണം ചൊല്ലു നീ മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ..................2540 ആത്മാവിനില്ല ജനനം മരണവു- മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. നിത്യനാനന്ദസ്വരൂപൻ നിരാകുലൻ സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ അദ്വൈയനേകൻ പരൻ പരമൻ ശിവൻ ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും സത്വരമേതും വിഷാദമുണ്ടാകൊലാ.’ </poem> i6bstf8qn8r1mfo0psz4tv2atx27ilx 246807 246805 2026-08-23T06:46:20Z ~2026-44247-58 13522 246807 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവൻ- തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-..............2380 ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര- മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- ‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’ മാതൃവാക്യം സമാകർണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു:................2390 ‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്നനേരത്തു മാതാവേ!’ ‘ഹാ രാമ രാമ! കുമാര! സീതേ! മമ ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുന- രാതുരനായ് വിലാപിച്ചു മരിച്ചിതു താത’നതു കേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും സീതയും സൌമിത്രിയുമരികത്തില്ലേ?’.................2400 എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: ‘മന്നവൻ രാമനഭിഷേകമാരഭ്യ- സന്നദ്ധനായതു കണ്ടനേരത്തു ഞാ- നെന്നുടെ നന്ദനന്തന്നെ വാഴിക്കണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻ പ്രകാരം പറയാമല്ലൊ. രണ്ടുവരം മമ തന്നു തവ പിതാ, പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും രാമൻ വനത്തിനുപോകെന്നു മറ്റതും ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ...............2410 സത്യപരായണനായ നരപതി പൃത്ഥ്വീതലം നിനക്കും തന്നു രാമനെ കാനനവാസത്തിനായയച്ചീടിനാൻ ജാനകീദേവി പാതിവ്രത്യമാലംബ്യ ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ- മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ. താതനവരെ നിനച്ചു വിലാപിച്ചു ഖേദേനരാമരാമേതി ദേവാലയം പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും................2420 മോഹം കലർന്നനേരത്തു കൈകേയിയു- ‘മാഹന്ത ശോകത്തിനെന്തൊരു കാരണം? രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’ എന്നു കൈകേയി പറഞ്ഞതു കേട്ടുട- നൊന്നു കോപിച്ചു നോക്കീടിനാൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ- ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ! ...............2430 നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാൻ ചെന്നു വഹ്നിയിൽ വീണുമരിപ്പനല്ലായ്കിലോ കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ വാളെടുത്താശു കഴുത്തറുത്തീടുവൻ. വല്ല കണക്കിലും ഞാൻ മരിച്ചീടുവ- നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കിതുമൂലം.’.................2440 ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ. പാദേ നമസ്കരിച്ചൊരു ഭരതനെ മാതാവും കൌസല്യയും പുണർന്നീടിനാൾ. കണ്ണുനീരോടും മെലിഞ്ഞതി ദീനയായ് ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ; ‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- തെന്മകൻ ദൂരത്തകപ്പെട്ട കാരണം. ശ്രീരാമനുമനുജാതനും സീതയും ചീരംബരജടാധാരികളായ് വനം...............2450 പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ താപേന മഗ്നയാക്കീടിനാർ നിർദ്ദയം. ഹാ! രാമ! രാമ! രഘുവംശനായക! നാരായണ! പരമാത്മൻ ജഗല്പതേ! നാഥ! ഭവാൻ മമ നന്ദനനായ് വന്നു ജാതനായീടിനാൻ കേവലമെങിലും ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’ ഇത്ഥം കരയുന്ന മാതാവു തന്നെയും നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:.................2460 ‘ആതുരമാനസയാകായ്കിതുകൊണ്ടു മാതാവു ഞാൻ പറയുന്നതു കേൾക്കണം. രാഘവരാജ്യാഭിഷേകം മുടക്കിയാൾ കൈകേയിയാകിയ മാതാവു മാതാവേ! ഞാനറിന്ജ്ട്ടില്ല രാഘ്വൻ തന്നാണ///////////// ഞാനറിന്ജ്ത്രേയതെന്കിലൊ മാതാവേ//////////////////// ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും ധർമ്മദാരങ്ങളരുന്ധതി തന്നെയും....................2470 ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’ ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു തിങ്ങിന ദുഃഖം കലർന്നുഭരതനും കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: ‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’ ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ- മുത്തമാംഗേ മുകർന്നാളതു കണ്ടവ- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും....................2480 മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി സന്താപമോടെ തൊഴുതു ഭരതനും രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും: ഖേദം മതി മതി കേളിതു കേവലം വൃദ്ധൻ ദശരഥനാകിയ രാജാധിപൻ സത്യപരാക്രമൻ വിജ്ഞാനവീര്യവാൻ മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം............2490 ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- യാന്ദമോടിരിക്കുന്നതിനെന്തു നീ- യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു? ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ നിത്യൻ നിരുപമനവ്യയന ദ്വയൻ സത്യസ്വരൂപൻ സകലജഗത്മയൻ മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ. ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം മോഹൈകകാരണം മുക്തിവിരോധകം..................2500 ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും ദുഃഖിപ്പതിനവകാശമില്ലേതുമേ ദുഃഖേന കിം ഫലം മൃത്യുവശാത്മനാം? താതെനെന്നാകിലും പുത്രനെന്നാകിലും പ്രേതരായാലതിമൂഢരായുള്ളവർ മാറത്തലച്ചു തൊഴിച്ചു മുറവിളി- ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ നിസ്സാരമെത്രയും സംസാരമോർക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളു...................2510 തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു നിത്യമായുള്ളോരു ശാന്തിയറിക നീ. ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം ജന്മം മരിച്ചവർക്കും വരും നിർണ്ണയം ആർക്കും തടുക്കരുതാതൊരവസ്ഥയെ- ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും പുത്രമിത്രാദി കളത്രാദി വസ്തുനാ വേർപെടുന്നേരവും ദുഃഖമില്ലേതുമേ സ്വോപേതമെന്നാൽ സുഖവുമില്ലേതുമേ. ....................2520 ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ- ഭംഗുരമായുള്ള ജീവിതകാലത്തി- ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും ചിന്തിച്ചു മായാഗുണവൈഭവങ്ങളു- മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം? കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ- സമ്പതിച്ചീടുമായുസ്സതി നശ്വരം..................2530 പ്രാക്തനദേഹസ്ഥകർമണാ പിന്നേയും പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു. ജീർണ്ണദേഹങ്ങളവണ്ണ മുപേക്ഷിച്ചു പൂർണശോഭം നവദേഹങ്ങൾ കൊള്ളൂന്നു. കാലചക്രത്തിൻ ഭ്രമണവേഗത്തിനു മൂലമിക്കർമ്മഭേദങ്ങളറിക നീ. ദുഃഖത്തിനെന്തൊരു കാരണം ചൊല്ലു നീ മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ..................2540 ആത്മാവിനില്ല ജനനം മരണവു- മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. നിത്യനാനന്ദസ്വരൂപൻ നിരാകുലൻ സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ അദ്വൈയനേകൻ പരൻ പരമൻ ശിവൻ ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും സത്വരമേതും വിഷാദമുണ്ടാകൊലാ.’ ..................2550 </poem> joc20v2d0ejxzz4ai7gcuze354tkemz 246810 246807 2026-08-23T07:08:29Z ~2026-44247-58 13522 246810 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവൻ- തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-..............2380 ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര- മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- ‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’ മാതൃവാക്യം സമാകർണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു:................2390 ‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്നനേരത്തു മാതാവേ!’ ‘ഹാ രാമ രാമ! കുമാര! സീതേ! മമ ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുന- രാതുരനായ് വിലാപിച്ചു മരിച്ചിതു താത’നതു കേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും സീതയും സൌമിത്രിയുമരികത്തില്ലേ?’.................2400 എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: ‘മന്നവൻ രാമനഭിഷേകമാരഭ്യ- സന്നദ്ധനായതു കണ്ടനേരത്തു ഞാ- നെന്നുടെ നന്ദനന്തന്നെ വാഴിക്കണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻ പ്രകാരം പറയാമല്ലൊ. രണ്ടുവരം മമ തന്നു തവ പിതാ, പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും രാമൻ വനത്തിനുപോകെന്നു മറ്റതും ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ...............2410 സത്യപരായണനായ നരപതി പൃത്ഥ്വീതലം നിനക്കും തന്നു രാമനെ കാനനവാസത്തിനായയച്ചീടിനാൻ ജാനകീദേവി പാതിവ്രത്യമാലംബ്യ ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ- മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ. താതനവരെ നിനച്ചു വിലാപിച്ചു ഖേദേനരാമരാമേതി ദേവാലയം പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും................2420 മോഹം കലർന്നനേരത്തു കൈകേയിയു- ‘മാഹന്ത ശോകത്തിനെന്തൊരു കാരണം? രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’ എന്നു കൈകേയി പറഞ്ഞതു കേട്ടുട- നൊന്നു കോപിച്ചു നോക്കീടിനാൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ- ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ! ...............2430 നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാൻ ചെന്നു വഹ്നിയിൽ വീണുമരിപ്പനല്ലായ്കിലോ കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ വാളെടുത്താശു കഴുത്തറുത്തീടുവൻ. വല്ല കണക്കിലും ഞാൻ മരിച്ചീടുവ- നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കിതുമൂലം.’.................2440 ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ. പാദേ നമസ്കരിച്ചൊരു ഭരതനെ മാതാവും കൌസല്യയും പുണർന്നീടിനാൾ. കണ്ണുനീരോടും മെലിഞ്ഞതി ദീനയായ് ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ; ‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- തെന്മകൻ ദൂരത്തകപ്പെട്ട കാരണം. ശ്രീരാമനുമനുജാതനും സീതയും ചീരംബരജടാധാരികളായ് വനം...............2450 പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ താപേന മഗ്നയാക്കീടിനാർ നിർദ്ദയം. ഹാ! രാമ! രാമ! രഘുവംശനായക! നാരായണ! പരമാത്മൻ ജഗല്പതേ! നാഥ! ഭവാൻ മമ നന്ദനനായ് വന്നു ജാതനായീടിനാൻ കേവലമെങിലും ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’ ഇത്ഥം കരയുന്ന മാതാവു തന്നെയും നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:.................2460 ‘ആതുരമാനസയാകായ്കിതുകൊണ്ടു മാതാവു ഞാൻ പറയുന്നതു കേൾക്കണം. രാഘവരാജ്യാഭിഷേകം മുടക്കിയാൾ കൈകേയിയാകിയ മാതാവു മാതാവേ! ഞാനറിഞ്ഞിട്ടില്ല രാഘ്വൻ തന്നാണ ഞാനറിഞ്ഞത്രേയതെന്കിലൊ മാതാവേ//////////////////// ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും ധർമ്മദാരങ്ങളരുന്ധതി തന്നെയും....................2470 ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’ ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു തിങ്ങിന ദുഃഖം കലർന്നുഭരതനും കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: ‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’ ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ- മുത്തമാംഗേ മുകർന്നാളതു കണ്ടവ- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും....................2480 മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി സന്താപമോടെ തൊഴുതു ഭരതനും രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും: ഖേദം മതി മതി കേളിതു കേവലം വൃദ്ധൻ ദശരഥനാകിയ രാജാധിപൻ സത്യപരാക്രമൻ വിജ്ഞാനവീര്യവാൻ മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം............2490 ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- യാന്ദമോടിരിക്കുന്നതിനെന്തു നീ- യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു? ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ നിത്യൻ നിരുപമനവ്യയന ദ്വയൻ സത്യസ്വരൂപൻ സകലജഗത്മയൻ മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ. ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം മോഹൈകകാരണം മുക്തിവിരോധകം..................2500 ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും ദുഃഖിപ്പതിനവകാശമില്ലേതുമേ ദുഃഖേന കിം ഫലം മൃത്യുവശാത്മനാം? താതെനെന്നാകിലും പുത്രനെന്നാകിലും പ്രേതരായാലതിമൂഢരായുള്ളവർ മാറത്തലച്ചു തൊഴിച്ചു മുറവിളി- ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ നിസ്സാരമെത്രയും സംസാരമോർക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളു...................2510 തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു നിത്യമായുള്ളോരു ശാന്തിയറിക നീ. ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം ജന്മം മരിച്ചവർക്കും വരും നിർണ്ണയം ആർക്കും തടുക്കരുതാതൊരവസ്ഥയെ- ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും പുത്രമിത്രാദി കളത്രാദി വസ്തുനാ വേർപെടുന്നേരവും ദുഃഖമില്ലേതുമേ സ്വോപേതമെന്നാൽ സുഖവുമില്ലേതുമേ. ....................2520 ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ- ഭംഗുരമായുള്ള ജീവിതകാലത്തി- ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും ചിന്തിച്ചു മായാഗുണവൈഭവങ്ങളു- മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം? കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ- സമ്പതിച്ചീടുമായുസ്സതി നശ്വരം..................2530 പ്രാക്തനദേഹസ്ഥകർമണാ പിന്നേയും പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു. ജീർണ്ണദേഹങ്ങളവണ്ണ മുപേക്ഷിച്ചു പൂർണശോഭം നവദേഹങ്ങൾ കൊള്ളൂന്നു. കാലചക്രത്തിൻ ഭ്രമണവേഗത്തിനു മൂലമിക്കർമ്മഭേദങ്ങളറിക നീ. ദുഃഖത്തിനെന്തൊരു കാരണം ചൊല്ലു നീ മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ..................2540 ആത്മാവിനില്ല ജനനം മരണവു- മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. നിത്യനാനന്ദസ്വരൂപൻ നിരാകുലൻ സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ അദ്വൈയനേകൻ പരൻ പരമൻ ശിവൻ ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും സത്വരമേതും വിഷാദമുണ്ടാകൊലാ.’ ..................2550 </poem> 40va10ym2r4s2hmomir7ocladfqtyeo 246812 246810 2026-08-23T07:11:33Z ~2026-44247-58 13522 246812 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവൻ- തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-..............2380 ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര- മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- ‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’ മാതൃവാക്യം സമാകർണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു:................2390 ‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്നനേരത്തു മാതാവേ!’ ‘ഹാ രാമ രാമ! കുമാര! സീതേ! മമ ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുന- രാതുരനായ് വിലാപിച്ചു മരിച്ചിതു താത’നതു കേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും സീതയും സൌമിത്രിയുമരികത്തില്ലേ?’.................2400 എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: ‘മന്നവൻ രാമനഭിഷേകമാരഭ്യ- സന്നദ്ധനായതു കണ്ടനേരത്തു ഞാ- നെന്നുടെ നന്ദനന്തന്നെ വാഴിക്കണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻ പ്രകാരം പറയാമല്ലൊ. രണ്ടുവരം മമ തന്നു തവ പിതാ, പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും രാമൻ വനത്തിനുപോകെന്നു മറ്റതും ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ...............2410 സത്യപരായണനായ നരപതി പൃത്ഥ്വീതലം നിനക്കും തന്നു രാമനെ കാനനവാസത്തിനായയച്ചീടിനാൻ ജാനകീദേവി പാതിവ്രത്യമാലംബ്യ ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ- മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ. താതനവരെ നിനച്ചു വിലാപിച്ചു ഖേദേനരാമരാമേതി ദേവാലയം പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും................2420 മോഹം കലർന്നനേരത്തു കൈകേയിയു- ‘മാഹന്ത ശോകത്തിനെന്തൊരു കാരണം? രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’ എന്നു കൈകേയി പറഞ്ഞതു കേട്ടുട- നൊന്നു കോപിച്ചു നോക്കീടിനാൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ- ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ! ...............2430 നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാൻ ചെന്നു വഹ്നിയിൽ വീണുമരിപ്പനല്ലായ്കിലോ കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ വാളെടുത്താശു കഴുത്തറുത്തീടുവൻ. വല്ല കണക്കിലും ഞാൻ മരിച്ചീടുവ- നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കിതുമൂലം.’.................2440 ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ. പാദേ നമസ്കരിച്ചൊരു ഭരതനെ മാതാവും കൌസല്യയും പുണർന്നീടിനാൾ. കണ്ണുനീരോടും മെലിഞ്ഞതി ദീനയായ് ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ; ‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- തെന്മകൻ ദൂരത്തകപ്പെട്ട കാരണം. ശ്രീരാമനുമനുജാതനും സീതയും ചീരംബരജടാധാരികളായ് വനം...............2450 പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ താപേന മഗ്നയാക്കീടിനാർ നിർദ്ദയം. ഹാ! രാമ! രാമ! രഘുവംശനായക! നാരായണ! പരമാത്മൻ ജഗല്പതേ! നാഥ! ഭവാൻ മമ നന്ദനനായ് വന്നു ജാതനായീടിനാൻ കേവലമെങിലും ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’ ഇത്ഥം കരയുന്ന മാതാവു തന്നെയും നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:.................2460 ‘ആതുരമാനസയാകായ്കിതുകൊണ്ടു മാതാവു ഞാൻ പറയുന്നതു കേൾക്കണം. രാഘവരാജ്യാഭിഷേകം മുടക്കിയാൾ കൈകേയിയാകിയ മാതാവു മാതാവേ! ഞാനറിഞ്ഞിട്ടില്ല രാഘ്വൻ തന്നാണ ഞാനറിഞ്ഞത്രേയതെങ്കിലൊ മാതാവേ ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും ധർമ്മദാരങ്ങളരുന്ധതി തന്നെയും....................2470 ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’ ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു തിങ്ങിന ദുഃഖം കലർന്നുഭരതനും കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: ‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’ ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ- മുത്തമാംഗേ മുകർന്നാളതു കണ്ടവ- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും....................2480 മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി സന്താപമോടെ തൊഴുതു ഭരതനും രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും: ഖേദം മതി മതി കേളിതു കേവലം വൃദ്ധൻ ദശരഥനാകിയ രാജാധിപൻ സത്യപരാക്രമൻ വിജ്ഞാനവീര്യവാൻ മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം............2490 ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- യാന്ദമോടിരിക്കുന്നതിനെന്തു നീ- യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു? ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ നിത്യൻ നിരുപമനവ്യയന ദ്വയൻ സത്യസ്വരൂപൻ സകലജഗത്മയൻ മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ. ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം മോഹൈകകാരണം മുക്തിവിരോധകം..................2500 ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും ദുഃഖിപ്പതിനവകാശമില്ലേതുമേ ദുഃഖേന കിം ഫലം മൃത്യുവശാത്മനാം? താതെനെന്നാകിലും പുത്രനെന്നാകിലും പ്രേതരായാലതിമൂഢരായുള്ളവർ മാറത്തലച്ചു തൊഴിച്ചു മുറവിളി- ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ നിസ്സാരമെത്രയും സംസാരമോർക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളു...................2510 തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു നിത്യമായുള്ളോരു ശാന്തിയറിക നീ. ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം ജന്മം മരിച്ചവർക്കും വരും നിർണ്ണയം ആർക്കും തടുക്കരുതാതൊരവസ്ഥയെ- ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും പുത്രമിത്രാദി കളത്രാദി വസ്തുനാ വേർപെടുന്നേരവും ദുഃഖമില്ലേതുമേ സ്വോപേതമെന്നാൽ സുഖവുമില്ലേതുമേ. ....................2520 ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ- ഭംഗുരമായുള്ള ജീവിതകാലത്തി- ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും ചിന്തിച്ചു മായാഗുണവൈഭവങ്ങളു- മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം? കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ- സമ്പതിച്ചീടുമായുസ്സതി നശ്വരം..................2530 പ്രാക്തനദേഹസ്ഥകർമണാ പിന്നേയും പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു. ജീർണ്ണദേഹങ്ങളവണ്ണ മുപേക്ഷിച്ചു പൂർണശോഭം നവദേഹങ്ങൾ കൊള്ളൂന്നു. കാലചക്രത്തിൻ ഭ്രമണവേഗത്തിനു മൂലമിക്കർമ്മഭേദങ്ങളറിക നീ. ദുഃഖത്തിനെന്തൊരു കാരണം ചൊല്ലു നീ മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ..................2540 ആത്മാവിനില്ല ജനനം മരണവു- മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. നിത്യനാനന്ദസ്വരൂപൻ നിരാകുലൻ സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ അദ്വൈയനേകൻ പരൻ പരമൻ ശിവൻ ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും സത്വരമേതും വിഷാദമുണ്ടാകൊലാ.’ ..................2550 </poem> nzku66brmbe4hle1nffn6lj0pxuur21 246813 246812 2026-08-23T07:12:38Z ~2026-44247-58 13522 246813 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ- മേതൊരു ദിക്കിനു പോയിതു ഭൂപതേ! എന്നെയും രാജ്യഭാരത്തേയും രാഘവൻ- തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-..............2380 ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ! ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’ പുത്രനീവണ്ണം കരയുന്നതുനേര- മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട- ‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല- മീശ്വരകല്പിതമെല്ലാമറിക നീ. അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’ മാതൃവാക്യം സമാകർണ്യഭരതനും ഖേദപരവശചേതസാ ചോദിച്ചു:................2390 ‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ താതൻ മരിക്കുന്നനേരത്തു മാതാവേ!’ ‘ഹാ രാമ രാമ! കുമാര! സീതേ! മമ ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ! സീതേ! ജനകസുതേതി പുന:പുന- രാതുരനായ് വിലാപിച്ചു മരിച്ചിതു താത’നതു കേട്ടനേരം ഭരതനും മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ! താതൻ മരിക്കുന്ന നേരത്തു രാമനും സീതയും സൌമിത്രിയുമരികത്തില്ലേ?’.................2400 എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ: ‘മന്നവൻ രാമനഭിഷേകമാരഭ്യ- സന്നദ്ധനായതു കണ്ടനേരത്തു ഞാ- നെന്നുടെ നന്ദനന്തന്നെ വാഴിക്കണം എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ നിന്നോടതിൻ പ്രകാരം പറയാമല്ലൊ. രണ്ടുവരം മമ തന്നു തവ പിതാ, പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും രാമൻ വനത്തിനുപോകെന്നു മറ്റതും ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ...............2410 സത്യപരായണനായ നരപതി പൃത്ഥ്വീതലം നിനക്കും തന്നു രാമനെ കാനനവാസത്തിനായയച്ചീടിനാൻ ജാനകീദേവി പാതിവ്രത്യമാലംബ്യ ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ- മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ. താതനവരെ നിനച്ചു വിലാപിച്ചു ഖേദേനരാമരാമേതി ദേവാലയം പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും................2420 മോഹം കലർന്നനേരത്തു കൈകേയിയു- ‘മാഹന്ത ശോകത്തിനെന്തൊരു കാരണം? രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’ എന്നു കൈകേയി പറഞ്ഞതു കേട്ടുട- നൊന്നു കോപിച്ചു നോക്കീടിനാൻ മാതരം ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ- ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും ‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ! നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ! ...............2430 നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്തമഹാപാപി ഞാനഹോ. നിന്നോടുരിയാടരുതിനി ഞാൻ ചെന്നു വഹ്നിയിൽ വീണുമരിപ്പനല്ലായ്കിലോ കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ വാളെടുത്താശു കഴുത്തറുത്തീടുവൻ. വല്ല കണക്കിലും ഞാൻ മരിച്ചീടുവ- നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ! ഘോരമായുള്ള കുംഭീപാകമാകിയ നാരകംതന്നിൽ വസിക്കിതുമൂലം.’.................2440 ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ. പാദേ നമസ്കരിച്ചൊരു ഭരതനെ മാതാവും കൌസല്യയും പുണർന്നീടിനാൾ. കണ്ണുനീരോടും മെലിഞ്ഞതി ദീനയായ് ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ; ‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി- തെന്മകൻ ദൂരത്തകപ്പെട്ട കാരണം. ശ്രീരാമനുമനുജാതനും സീതയും ചീരംബരജടാധാരികളായ് വനം...............2450 പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ താപേന മഗ്നയാക്കീടിനാർ നിർദ്ദയം. ഹാ! രാമ! രാമ! രഘുവംശനായക! നാരായണ! പരമാത്മൻ ജഗല്പതേ! നാഥ! ഭവാൻ മമ നന്ദനനായ് വന്നു ജാതനായീടിനാൻ കേവലമെങിലും ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു- മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’ ഇത്ഥം കരയുന്ന മാതാവു തന്നെയും നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:.................2460 ‘ആതുരമാനസയാകായ്കിതുകൊണ്ടു മാതാവു ഞാൻ പറയുന്നതു കേൾക്കണം. രാഘവരാജ്യാഭിഷേകം മുടക്കിയാൾ കൈകേയിയാകിയ മാതാവു മാതാവേ! ഞാനറിഞ്ഞിട്ടില്ല രാഘവൻ തന്നാണ ഞാനറിഞ്ഞത്രേയതെങ്കിലൊ മാതാവേ ബ്രഹ്മഹത്യാശതജാതമാം പാപവു- മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും ധർമ്മദാരങ്ങളരുന്ധതി തന്നെയും....................2470 ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു- മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’ ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു തിങ്ങിന ദുഃഖം കലർന്നുഭരതനും കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ: ‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’ ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ- മുത്തമാംഗേ മുകർന്നാളതു കണ്ടവ- രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ- രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും....................2480 മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി സന്താപമോടെ തൊഴുതു ഭരതനും രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും: ഖേദം മതി മതി കേളിതു കേവലം വൃദ്ധൻ ദശരഥനാകിയ രാജാധിപൻ സത്യപരാക്രമൻ വിജ്ഞാനവീര്യവാൻ മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു കൃത്വാ ബഹുധനദക്ഷിണയും മുദാ ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം............2490 ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ- യാന്ദമോടിരിക്കുന്നതിനെന്തു നീ- യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു? ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ നിത്യൻ നിരുപമനവ്യയന ദ്വയൻ സത്യസ്വരൂപൻ സകലജഗത്മയൻ മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ. ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം മോഹൈകകാരണം മുക്തിവിരോധകം..................2500 ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും ദുഃഖിപ്പതിനവകാശമില്ലേതുമേ ദുഃഖേന കിം ഫലം മൃത്യുവശാത്മനാം? താതെനെന്നാകിലും പുത്രനെന്നാകിലും പ്രേതരായാലതിമൂഢരായുള്ളവർ മാറത്തലച്ചു തൊഴിച്ചു മുറവിളി- ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ നിസ്സാരമെത്രയും സംസാരമോർക്കിലോ സത്സംഗമൊന്നേ ശുഭകരമായുള്ളു...................2510 തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു നിത്യമായുള്ളോരു ശാന്തിയറിക നീ. ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം ജന്മം മരിച്ചവർക്കും വരും നിർണ്ണയം ആർക്കും തടുക്കരുതാതൊരവസ്ഥയെ- ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും പുത്രമിത്രാദി കളത്രാദി വസ്തുനാ വേർപെടുന്നേരവും ദുഃഖമില്ലേതുമേ സ്വോപേതമെന്നാൽ സുഖവുമില്ലേതുമേ. ....................2520 ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ- ഭംഗുരമായുള്ള ജീവിതകാലത്തി- ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും? ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും ചിന്തിച്ചു മായാഗുണവൈഭവങ്ങളു- മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം? കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ- സമ്പതിച്ചീടുമായുസ്സതി നശ്വരം..................2530 പ്രാക്തനദേഹസ്ഥകർമണാ പിന്നേയും പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി. ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു. ജീർണ്ണദേഹങ്ങളവണ്ണ മുപേക്ഷിച്ചു പൂർണശോഭം നവദേഹങ്ങൾ കൊള്ളൂന്നു. കാലചക്രത്തിൻ ഭ്രമണവേഗത്തിനു മൂലമിക്കർമ്മഭേദങ്ങളറിക നീ. ദുഃഖത്തിനെന്തൊരു കാരണം ചൊല്ലു നീ മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ..................2540 ആത്മാവിനില്ല ജനനം മരണവു- മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല. നിത്യനാനന്ദസ്വരൂപൻ നിരാകുലൻ സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ അദ്വൈയനേകൻ പരൻ പരമൻ ശിവൻ ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും സത്വരമേതും വിഷാദമുണ്ടാകൊലാ.’ ..................2550 </poem> nh4j5phgwiizt9p9y7z87uuzsas8s9f അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/സംസ്കാരകർമ്മം 0 4423 246808 16381 2026-08-23T06:56:55Z ~2026-44247-58 13522 246808 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ശ്രുത്വാ ഗുരുവചനം നൃപനന്ദനൻ കൃത്വാ യഥാവിധി സംസ്കാരകർമ്മവും മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ- യുക്തനായോരു ഭരത കുമാരനും താതശരീരമെണ്ണത്തോണി തന്നിൽനി- ന്നാദരപൂർവമെടുത്തു നീരാടിച്ചു ദിവ്യാംബരാഭരണാലേപനങ്ങളാൽ സർവാംഗമെല്ലാമലങ്കരിച്ചീടിനാൻ. അഗ്നിഹോത്രാഗ്നിതന്നാലഗ്നിഹോത്രിയെ സംസ്കരിക്കും വണ്ണമാചാര്യസംയുതം...............2560 ദത്വാതിലോദകം ദ്വാദശവാസരേ ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാൽ വേദപരായണന്മാരാം ദ്വിജാവലി- ക്കോദനഗോധന ഗ്രാമരത്നാംബരം ഭൂഷണലേപനതാംബൂലപൂഗങ്ങൾ ഘോഷേണ ദാനവും ചെയ്തു സസോദരം വീണുനമസ്കരിച്ചാർശീവദനമാ- ദാനവുംചെയ്തു വിശുദ്ധനായ് മേവിനാൻ. ജാനകീ ലക്ഷ്മണസംയുക്തനായുടൻ കാനനം പ്രാപിച്ച രാമകുമാരനെ ......................2570 മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം മാനവവീരനായോരു ഭരതനും സാനുജനായ് വസിച്ചീടിനാനദ്ദിനം നാനാസുഹൃജ്ജനത്തോടുമനാകുലം തത്രവസിഷ്ഠമുനീ്ന്ദ്രൻ മുനികുല- സത്തമന്മാരുമായ് വന്നു സഭാന്തികേ അർണ്ണോരുഹാസനസന്നിഭനാം മുനി സ്വർണ്ണാസനേ മരുവീടിനാനാദരാൽ. ശത്രുഘ്നസംയുക്തനായ ഭരതനെ- ത്തത്ര വരുത്തിയനേരമവർകളും....................2580 മന്ത്രികളോടും പുരവാസികളോടു- മന്ദരാനന്ദം വളർന്നുമരുവിനാർ. കുമ്പിട്ടു നിന്ന ഭരതകുമാരനോ- ടംഭോജസംഭവനന്ദനൻ ചൊല്ലിനാൻ ‘ദേശകാലോചിതമായുള്ള വാക്കുകൾ ദേശികനായ ഞാനാശു ചൊല്ലീടുവൻ സത്യസന്ധൻ തവ താതൻ ദശരഥൻ പൃഥ്വീതലം നിനക്കദ്യ നല്കീടിനാൻ പുത്രാഭ്യുദയാർത്ഥമേഷ കൈകേയിക്കു ദത്തമായോരു വരദ്വയം കാരണം...................2590 മന്ത്രപൂർവ്വമഭിഷേകം നിനക്കു ഞാൻ മന്ത്രികളോടുമൻപോടു ചെയ്തീടുവൻ. രാജ്യമരാജകമാം, ഭവാനാലിനി- ത്യാജ്യമല്ലെന്നു ധരിക്കകുമാര! നീ- താതനിയോഗമനുഷ്ഠിക്കയും വേണം പാതകമുണ്ടാമതല്ലായ്കിലേവനും. ഒന്നൊഴിയാത ഗുണങ്ങൾ നരന്മാർക്കു വന്നുകൂടുന്നു ഗുരുപ്രസാദത്തിനാൽ’ എന്നരുൾ ചെയ്തവസിഷ്ഠമുനിയോടു നന്നായ് തൊഴുതുണർത്തിച്ചു ഭരതനും:................2600 ‘ഇന്നടിയനു രാജ്യം കൊണ്ടു കിം ഫലം? മന്നവനാകുന്നതും മമ പൂർവജൻ. ഞങ്ങളവനുടെ കിങ്കരന്മാരത്രെ നിങ്ങളിതെല്ലാമറിഞ്ഞല്ലൊ മേവുന്നു. നാളെപ്പുലർകാലേ പോകുന്നതുണ്ടു ഞാൻ നാളീകനേത്രനെക്കൊണ്ടിങ്ങു പോരുവാൻ ഞാനും ഭവാനുമരുന്ധതീദേവിയും നാനാപുരവാസികളുമമാത്യരും ആന തേർ കാലാൾ കുതിരപ്പടയോടു- മാനക ശംഖ പടഹവാദ്യത്തൊടും.....................2610 സോദരഭൂസുരതാപസസാമന്ത- മേദിനീപാലകവൈശ്യശൂദ്രാദിയും സാദരമാശു കൈകേയിയൊഴിഞ്ഞുള്ള മാതൃജനങ്ങളുമായിട്ടു പോകണം. രാമനിങ്ങാഗമിച്ചീടുവോളം ഞങ്ങൾ ഭൂമിയിൽത്തന്നെ ശയിക്കുന്നതേയുള്ളു.’ മൂലഫലങ്ങൾ ഭുജിച്ചു ഭസിതവു- മാലേപനം ചെയ്തു വൽകലവും പൂണ്ടു താപസവേഷം ധരിച്ചു ജട പൂണ്ടു താപം കലർന്നു വസിക്കുന്നതേയ്യുള്ളു.’.......................2620 ഇത്ഥം ഭരതൻ പറഞ്ഞതു കേട്ടവ- രെത്രയും നന്നുനന്നെന്നു ചൊല്ലീടിനാർ. </poem> h4ebcqfp2k47s5yfa6wp16rhbieqauq അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതന്റെ വനയാത്ര 0 4424 246809 16353 2026-08-23T06:58:49Z ~2026-44247-58 13522 246809 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും.............2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു.///////////////// രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട. കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കോണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ. രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെ’ന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’ കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ! ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൊസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ: ‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു. ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം. ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞുറങ്ങി പുലർകാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്റ്റവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും. കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായ് ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘ ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ. ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> fqy5xhayza8iym9gzm78pysmtkcuh4w 246811 246809 2026-08-23T07:10:04Z ~2026-44247-58 13522 246811 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും.............2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട......................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ///////////// കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കോണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ. രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെ’ന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’ കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ! ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൊസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ: ‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു. ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം. ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞുറങ്ങി പുലർകാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്റ്റവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും. കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായ് ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘ ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ. ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> 0h1eldmc0ci3hfm4dptovw68tqw97im 246814 246811 2026-08-23T07:26:06Z ~2026-44247-58 13522 246814 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും.............2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട......................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കോണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ..................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ...................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും...................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെ’ന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’....................2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ...................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ.....................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടു ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യ തടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ....................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൊസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ: ‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു. ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം. ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞുറങ്ങി പുലർകാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്റ്റവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും. കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായ് ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘ ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ. ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> nfmvia8i4hxq0986dg2lo2vqfx8w0dv 246815 246814 2026-08-23T10:32:45Z ~2026-44247-58 13522 246815 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും.............2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട......................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കോണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ..................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ...................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും...................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെ’ന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’....................2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ...................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ.....................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടു ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യ തടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ....................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൊസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും.................2740 ഉത്തമയാം സുമിത്രാദേവി തന്നെയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ................2750 താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം.......................2760 തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:....................2770 ‘നിന്തിരുവുള്ളത്തിലേറാതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു......................2780 ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതിന്നൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു...................2790 രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം.....................2800 ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്ന പടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞിറങ്ങി പുലർകാലേ//////////////// വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ലാമരുൾചെയ്തവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം...................2810 ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും.................2820 കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു....................2830 ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായി ബ്ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘..................2840 ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നിതെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ..................2850 ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനും...................2860 വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ...................2870 ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് ...................2880 മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നന്നോരു നേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം....................2890 ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം..................2900 ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലാലിംഗനം ചെയ്തു ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു ...................2910 ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ...................2920 വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ...................2930 ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ?....................2940 എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’........................2950 കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം..............................2960 ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിതു.....................2970 യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽകൂ പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. ........................2980 </poem> fijfagortvr44r8mke6np1a811wm0d5 246816 246815 2026-08-23T10:34:09Z Quinlan83 11245 Restored revision 16353 by [[Special:Contributions/Thachan.makan|Thachan.makan]] ([[User talk:Thachan.makan|talk]]): Restore (TwinkleGlobal) 246816 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്ന നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട. കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കോണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ. രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെ’ന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’ കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ! ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൊസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ: ‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു. ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം. ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞുറങ്ങി പുലർകാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്റ്റവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും. കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായ് ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘ ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ. ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> 2k57t3ua168vv2prbw76vfzvf08i7x2 246817 246816 2026-08-23T10:51:39Z ~2026-44247-58 13522 246817 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്നതു നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കൊണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം......................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ! ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൊസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ: ‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു. ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം. ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞുറങ്ങി പുലർകാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്റ്റവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും. കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായ് ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘ ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ. ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> rw15q0xebflrw3hw54rtponfieqab7b 246818 246817 2026-08-23T11:02:08Z ~2026-44247-58 13522 246818 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്നതു നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കൊണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം......................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!..................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നിതു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടൂ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ...................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൗസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും..................2740 ഉത്തമയാം സുമിത്രാ ദേവിതന്നേയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. ................2750 താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ: ‘നിന്തിരുവുള്ളത്തിലേറതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു. ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം. ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞുറങ്ങി പുലർകാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്റ്റവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും. കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായ് ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘ ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ. ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> 672kzytnkyedkx5bf9m4vivnnglzn66 246819 246818 2026-08-23T11:11:54Z ~2026-44247-58 13522 246819 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്നതു നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കൊണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം......................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!..................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നിതു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടൂ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ...................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൗസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും..................2740 ഉത്തമയാം സുമിത്രാ ദേവിതന്നേയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. ................2750 താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം........................2760 തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:..................2770 ‘നിന്തിരുവുള്ളത്തിലേറാതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു...................2780 ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു....................2790 രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം..................2800 ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞി റങ്ങി പുലർകാലേ/////////////// വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്തവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും. കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായ് ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘ ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുൻ വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ. ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഃഒ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നനേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദൻ- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവൌമന്യോന്യമുൾക്കൊണ്ടു ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> tprdw97lb6qpecwjagf0sfwuqzkpceo അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/യാത്രാരംഭം 0 4427 246784 16363 2026-08-22T12:10:44Z ~2026-44247-58 13522 246784 wikitext text/x-wiki {{രാമായണം അയോദ്ധ്യാകാണ്ഡം}} <poem> രാഘവൻ താതഗേഹം പ്രവേശിച്ചുടൻ വ്യാകുലഹീനം വണങ്ങിയരുൾ ചെയ്തു കൈകേയിയാകിയ മാതാവു തന്നോടു ‘ശോകം കളഞ്ഞാലുമമ്മേ! മനസി തേ സൌമിത്രിയും ജനകാത്മജയും ഞാനും സൌമുഖ്യമാർന്നു പോവാനായ് പുറപ്പെട്ടു ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ’...............1550 ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം ശ്രീരാമനും മൈഥിലിക്കുമനുജനും ചീരങ്ങൾ വെവ്വേറെ നൽകിനാളമ്മയും ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവൻ വന്യചീരങ്ങൾ പരിഗ്രഹിച്ചീടിനാൻ പുഷ്കരലോചനാനുജ്ഞയാ വൽക്കലം ലക്ഷ്മണൻ താനുമുടുത്താനതു നേരം ലക്ഷ്മീഭഗവതിയാകിയ ജാനകി വൽക്കലം കയ്യിൽ പിടിച്ചുകൊണ്ടാകുലാൽ...............1560 പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ് തൽക്ഷണേ ലജ്ജയാ ഭർത്തൃമുഖാംബുജം ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ മഗലദേവതാവല്ലഭൻ രാഘവ- നിംഗിതജ്ഞൻ തദാ വാങ്ങിപ്പരുഷമാം വൽക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛു സൽകാരമാനം കലർന്നു നിന്നീടിനാൻ എന്നതു കണ്ടൊരു രാജദാരങ്ങളു- മന്യരായുള്ള ജനങ്ങളുമൊക്കവേ.................1570 വന്ന ദു:ഖത്താൽ കരയുന്നതു കേട്ടു നിന്നരുളീടും വസിഷ്ഠമഹാമുനി കോപേന ഭർത്സിച്ചു കൈകേയി തന്നോടു താപേന ചൊല്ലിനാ‘നെന്തിതു തോന്നുവാൻ? ദുഷ്ടേ! നിശാചരീ! ദുർവൃത്തമാനസേ! കഷ്ടമോർത്തോളം കഠോരശീലേ! ഖലേ! രാമൻ വനത്തിന്നു പോകേണമെന്നല്ലോ താമസശീലേ! വരത്തെ വരിച്ചു നീ ജാനകീദേവിക്കു വൽക്കലം നൽകുവാൻ മാനസേ തോന്നിയതെന്തൊരു കാരണം? ഭക്ത്യാ പതിവ്രതയാകിയ ജാനകി ഭർത്താവിനോടുകൂടെ പ്രയാണം ചെയ്കിൽ സർവ്വാഭരണവിഭൂഷിതഗാത്രിയായ് ദിവ്യാംബരം പൂണ്ടനുഗമിചീടുക. കാനനദു:ഖനിവാരണാർത്ഥം പതി- മാനസവും രമിപ്പിച്ചു സദാകാലം ഭർത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ’ ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥൻ നത്വാ സുമന്ത്രരോടേവമരുൾ ചെയ്തു: ‘രാജയോഗ്യം രഥമാശു വരുത്തുക രാജീവനേത്രപ്രയാണായ സത്വരം’ ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാർത്തു ‘പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ! രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ! ഹാ! മമ പ്രാണസമാന! മനോഹര!‘ ദു:ഖിച്ചു ഭൂമിയിൽ വീണു ദശരഥ- നുൾക്കാന്പഴിഞ്ഞു കരയുന്നതു നേരം തേരുമൊരുമിച്ചു നിർത്തി സുമന്ത്രരും ശ്രീരാമദേവനുമപ്പോളുരചെയ്തു: ‘തേരിൽ കരേറുക സീതേ!വിരവിൽ നീ നേരമിനിക്കളഞ്ഞീടരുതേതുമേ‘ സുന്ദരിവന്ദിച്ചു തേരിൽക്കരേറിനാ- ളിന്ദിരാ‍വല്ലഭനാകിയ രാമനും മാനസേ ഖേദം കളഞ്ഞു ജനകനെ വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു താണുതൊഴുതുടൻ തേരിൽ കരേറിനാൻ; ബാണചാപാസി തൂണീരാദികളെല്ലാം കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാൻ ലക്ഷ്മണനപ്പോൾ, സുമന്ത്രരുമാകുലാൽ ദു:ഖേന തേർ തെളിച്ചീടിനാൻ, ഭൂപനും നിൽക്കുനിൽക്കെന്നു ചൊന്നാൻ ,രഘുനാഥനും ഗച്ഛഗച്ഛേതിവേഗാലരുൾ ചെയ്തിതു: നിശ്ചലമായിതു ലോകവുമന്നേരം രാജീവലോചനൻ ദൂരെ മറഞ്ഞപ്പോൾ രാജാവു മോഹിച്ചുവീണിതേ ഭൂതലേ സ്ത്രീബാലവൃദ്ധാവധി പുരവാസികൾ താപം മുഴുത്തു വിലപിച്ചു പിന്നാലെ ‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ! ദൃഷ്ടിയ്ക്കമൃതമായൊരു തിരുമേനി കാണായ്കിലെങ്ങനെ ഞങ്ങൾ പൊറുക്കുന്നു? പ്രാണനോ പോയിതല്ലോ മമം ദൈവമേ!‘ ഇത്തരം ചൊല്ലി വിലപിച്ചു സർവ്വരും സത്വരം തേരിൻ പിറകെ നട കൊണ്ടാർ മന്നവൻ താനും ചിരം വിലപിച്ചഥ ചൊന്നാൻ പരിചക്രന്മാരൊടാകുലാൽ ‘എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമൻ തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിൻ രാമനെ വേറിട്ടു ജീവിച്ചു ഞാനിനി ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം‘ എന്നതു കേട്ടോരു ഭൃത്യജനങ്ങളും മന്നവൻ തന്നെയെടുത്തു കൌസല്യ തൻ മന്ദിരത്തിങ്കലാക്കീടിനാനന്നേരം വന്നൊരു ദു:ഖേന മോഹിച്ചു വീണിതു പിന്നെയുണർന്നു കരഞ്ഞു തുടങ്ങിനാൻ ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും. </poem> 0c5uqkoyx9766kqeg6q2y2wy0bv4kt4 246785 246784 2026-08-22T12:14:52Z ~2026-44247-58 13522 246785 wikitext text/x-wiki {{രാമായണം അയോദ്ധ്യാകാണ്ഡം}} <poem> രാഘവൻ താതഗേഹം പ്രവേശിച്ചുടൻ വ്യാകുലഹീനം വണങ്ങിയരുൾ ചെയ്തു കൈകേയിയാകിയ മാതാവു തന്നോടു ‘ശോകം കളഞ്ഞാലുമമ്മേ! മനസി തേ സൌമിത്രിയും ജനകാത്മജയും ഞാനും സൌമുഖ്യമാർന്നു പോവാനായ് പുറപ്പെട്ടു ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ’...............1550 ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം ശ്രീരാമനും മൈഥിലിക്കുമനുജനും ചീരങ്ങൾ വെവ്വേറെ നൽകിനാളമ്മയും ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവൻ വന്യചീരങ്ങൾ പരിഗ്രഹിച്ചീടിനാൻ പുഷ്കരലോചനാനുജ്ഞയാ വൽക്കലം ലക്ഷ്മണൻ താനുമുടുത്താനതു നേരം ലക്ഷ്മീഭഗവതിയാകിയ ജാനകി വൽക്കലം കയ്യിൽ പിടിച്ചുകൊണ്ടാകുലാൽ...............1560 പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ് തൽക്ഷണേ ലജ്ജയാ ഭർത്തൃമുഖാംബുജം ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ മഗലദേവതാവല്ലഭൻ രാഘവ- നിംഗിതജ്ഞൻ തദാ വാങ്ങിപ്പരുഷമാം വൽക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛു സൽകാരമാനം കലർന്നു നിന്നീടിനാൻ എന്നതു കണ്ടൊരു രാജദാരങ്ങളു- മന്യരായുള്ള ജനങ്ങളുമൊക്കവേ.................1570 വന്ന ദു:ഖത്താൽ കരയുന്നതു കേട്ടു നിന്നരുളീടും വസിഷ്ഠമഹാമുനി കോപേന ഭർത്സിച്ചു കൈകേയി തന്നോടു താപേന ചൊല്ലിനാ‘നെന്തിതു തോന്നുവാൻ? ദുഷ്ടേ! നിശാചരീ! ദുർവൃത്തമാനസേ! കഷ്ടമോർത്തോളം കഠോരശീലേ! ഖലേ! രാമൻ വനത്തിന്നു പോകേണമെന്നല്ലോ താമസശീലേ! വരത്തെ വരിച്ചു നീ ജാനകീദേവിക്കു വൽക്കലം നൽകുവാൻ മാനസേ തോന്നിയതെന്തൊരു കാരണം?..................1580 ഭക്ത്യാ പതിവ്രതയാകിയ ജാനകി ഭർത്താവിനോടുകൂടെ പ്രയാണം ചെയ്കിൽ സർവ്വാഭരണവിഭൂഷിതഗാത്രിയായ് ദിവ്യാംബരം പൂണ്ടനുഗമിചീടുക. കാനനദു:ഖനിവാരണാർത്ഥം പതി- മാനസവും രമിപ്പിച്ചു സദാകാലം ഭർത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ’ ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥൻ നത്വാ സുമന്ത്രരോടേവമരുൾ ചെയ്തു:..................1590 ‘രാജയോഗ്യം രഥമാശു വരുത്തുക രാജീവനേത്രപ്രയാണായ സത്വരം’ ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാർത്തു ‘പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ! രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ! ഹാ! മമ പ്രാണസമാന! മനോഹര!‘ ദു:ഖിച്ചു ഭൂമിയിൽ വീണു ദശരഥ- നുൾക്കാമ്പഴിഞ്ഞു കരയുന്നതു നേരം തേരുമൊരുമിച്ചു നിർത്തി സുമന്ത്രരും ശ്രീരാമദേവനുമപ്പോളുരചെയ്തു:..................1600 ‘തേരിൽ കരേറുക സീതേ!വിരവിൽ നീ നേരമിനിക്കളഞ്ഞീടരുതേതുമേ‘ സുന്ദരിവന്ദിച്ചു തേരിൽക്കരേറിനാ- ളിന്ദിരാ‍വല്ലഭനാകിയ രാമനും മാനസേ ഖേദം കളഞ്ഞു ജനകനെ വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു താണുതൊഴുതുടൻ തേരിൽ കരേറിനാൻ; ബാണചാപാസി തൂണീരാദികളെല്ലാം കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാൻ ലക്ഷ്മണനപ്പോൾ, സുമന്ത്രരുമാകുലാൽ ............1610 ദു:ഖേന തേർ തെളിച്ചീടിനാൻ, ഭൂപനും നിൽക്കുനിൽക്കെന്നു ചൊന്നാൻ ,രഘുനാഥനും ഗച്ഛഗച്ഛേതിവേഗാലരുൾ ചെയ്തിതു: നിശ്ചലമായിതു ലോകവുമന്നേരം രാജീവലോചനൻ ദൂരെ മറഞ്ഞപ്പോൾ രാജാവു മോഹിച്ചുവീണിതേ ഭൂതലേ സ്ത്രീബാലവൃദ്ധാവധി പുരവാസികൾ താപം മുഴുത്തു വിലപിച്ചു പിന്നാലെ ‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ! ദൃഷ്ടിയ്ക്കമൃതമായൊരു തിരുമേനി കാണായ്കിലെങ്ങനെ ഞങ്ങൾ പൊറുക്കുന്നു? പ്രാണനോ പോയിതല്ലോ മമം ദൈവമേ!‘ ഇത്തരം ചൊല്ലി വിലപിച്ചു സർവ്വരും സത്വരം തേരിൻ പിറകെ നട കൊണ്ടാർ മന്നവൻ താനും ചിരം വിലപിച്ചഥ ചൊന്നാൻ പരിചക്രന്മാരൊടാകുലാൽ ‘എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമൻ തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിൻ രാമനെ വേറിട്ടു ജീവിച്ചു ഞാനിനി ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം‘ എന്നതു കേട്ടോരു ഭൃത്യജനങ്ങളും മന്നവൻ തന്നെയെടുത്തു കൌസല്യ തൻ മന്ദിരത്തിങ്കലാക്കീടിനാനന്നേരം വന്നൊരു ദു:ഖേന മോഹിച്ചു വീണിതു പിന്നെയുണർന്നു കരഞ്ഞു തുടങ്ങിനാൻ ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും. </poem> e6lnoqh8rkfbtpt77o5e30dmw6tgv45 246790 246785 2026-08-22T13:22:07Z ~2026-44247-58 13522 246790 wikitext text/x-wiki {{രാമായണം അയോദ്ധ്യാകാണ്ഡം}} <poem> രാഘവൻ താതഗേഹം പ്രവേശിച്ചുടൻ വ്യാകുലഹീനം വണങ്ങിയരുൾ ചെയ്തു കൈകേയിയാകിയ മാതാവു തന്നോടു ‘ശോകം കളഞ്ഞാലുമമ്മേ! മനസി തേ സൌമിത്രിയും ജനകാത്മജയും ഞാനും സൌമുഖ്യമാർന്നു പോവാനായ് പുറപ്പെട്ടു ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ’...............1550 ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം ശ്രീരാമനും മൈഥിലിക്കുമനുജനും ചീരങ്ങൾ വെവ്വേറെ നൽകിനാളമ്മയും ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവൻ വന്യചീരങ്ങൾ പരിഗ്രഹിച്ചീടിനാൻ പുഷ്കരലോചനാനുജ്ഞയാ വൽക്കലം ലക്ഷ്മണൻ താനുമുടുത്താനതു നേരം ലക്ഷ്മീഭഗവതിയാകിയ ജാനകി വൽക്കലം കയ്യിൽ പിടിച്ചുകൊണ്ടാകുലാൽ...............1560 പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ് തൽക്ഷണേ ലജ്ജയാ ഭർത്തൃമുഖാംബുജം ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ മഗലദേവതാവല്ലഭൻ രാഘവ- നിംഗിതജ്ഞൻ തദാ വാങ്ങിപ്പരുഷമാം വൽക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛു സൽകാരമാനം കലർന്നു നിന്നീടിനാൻ എന്നതു കണ്ടൊരു രാജദാരങ്ങളു- മന്യരായുള്ള ജനങ്ങളുമൊക്കവേ.................1570 വന്ന ദു:ഖത്താൽ കരയുന്നതു കേട്ടു നിന്നരുളീടും വസിഷ്ഠമഹാമുനി കോപേന ഭർത്സിച്ചു കൈകേയി തന്നോടു താപേന ചൊല്ലിനാ‘നെന്തിതു തോന്നുവാൻ? ദുഷ്ടേ! നിശാചരീ! ദുർവൃത്തമാനസേ! കഷ്ടമോർത്തോളം കഠോരശീലേ! ഖലേ! രാമൻ വനത്തിന്നു പോകേണമെന്നല്ലോ താമസശീലേ! വരത്തെ വരിച്ചു നീ ജാനകീദേവിക്കു വൽക്കലം നൽകുവാൻ മാനസേ തോന്നിയതെന്തൊരു കാരണം?..................1580 ഭക്ത്യാ പതിവ്രതയാകിയ ജാനകി ഭർത്താവിനോടുകൂടെ പ്രയാണം ചെയ്കിൽ സർവ്വാഭരണവിഭൂഷിതഗാത്രിയായ് ദിവ്യാംബരം പൂണ്ടനുഗമിചീടുക. കാനനദു:ഖനിവാരണാർത്ഥം പതി- മാനസവും രമിപ്പിച്ചു സദാകാലം ഭർത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ’ ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥൻ നത്വാ സുമന്ത്രരോടേവമരുൾ ചെയ്തു:..................1590 ‘രാജയോഗ്യം രഥമാശു വരുത്തുക രാജീവനേത്രപ്രയാണായ സത്വരം’ ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാർത്തു ‘പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ! രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ! ഹാ! മമ പ്രാണസമാന! മനോഹര!‘ ദു:ഖിച്ചു ഭൂമിയിൽ വീണു ദശരഥ- നുൾക്കാമ്പഴിഞ്ഞു കരയുന്നതു നേരം തേരുമൊരുമിച്ചു നിർത്തി സുമന്ത്രരും ശ്രീരാമദേവനുമപ്പോളുരചെയ്തു:..................1600 ‘തേരിൽ കരേറുക സീതേ!വിരവിൽ നീ നേരമിനിക്കളഞ്ഞീടരുതേതുമേ‘ സുന്ദരിവന്ദിച്ചു തേരിൽക്കരേറിനാ- ളിന്ദിരാ‍വല്ലഭനാകിയ രാമനും മാനസേ ഖേദം കളഞ്ഞു ജനകനെ വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു താണുതൊഴുതുടൻ തേരിൽ കരേറിനാൻ; ബാണചാപാസി തൂണീരാദികളെല്ലാം കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാൻ ലക്ഷ്മണനപ്പോൾ, സുമന്ത്രരുമാകുലാൽ ............1610 ദു:ഖേന തേർ തെളിച്ചീടിനാൻ, ഭൂപനും നിൽക്കുനിൽക്കെന്നു ചൊന്നാൻ ,രഘുനാഥനും ഗച്ഛഗച്ഛേതിവേഗാലരുൾ ചെയ്തിതു: നിശ്ചലമായിതു ലോകവുമന്നേരം രാജീവലോചനൻ ദൂരെ മറഞ്ഞപ്പോൾ രാജാവു മോഹിച്ചുവീണിതു ഭൂതലേ സ്ത്രീബാലവൃദ്ധാവധി പുരവാസികൾ താപം മുഴുത്തു വിലപിച്ചു പിന്നാലെ ‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ! ദൃഷ്ടിക്കമൃതമായൊരു തിരുമേനി ................1620 കാണായ്കിലെങ്ങനെ ഞങ്ങൾ പൊറുക്കുന്നു? പ്രാണനോ പോയിതല്ലോ മമം ദൈവമേ!‘ ഇത്തരം ചൊല്ലി വിലപിച്ചു സർവ്വരും സത്വരം തേരിൻ പിറകെ നട കൊണ്ടാർ മന്നവൻ താനും ചിരം വിലപിച്ചഥ ചൊന്നാൻ പരിചകന്മാരൊടാകുലാൽ ‘എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമൻ തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിൻ രാമനെ വേറിട്ടു ജീവിച്ചു ഞാനിനി ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം‘..............1630 എന്നതു കേട്ടോരു ഭൃത്യജനങ്ങളും മന്നവൻ തന്നെയെടുത്തു കൌസല്യ തൻ മന്ദിരത്തിങ്കലാക്കീടിനാനന്നേരം വന്നൊരു ദു:ഖേന മോഹിച്ചു വീണിതു പിന്നെയുണർന്നു കരഞ്ഞു തുടങ്ങിനാൻ ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും. </poem> d1rdxnj96bx0ujk9eq6wzxhrm7vfx22 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ലക്ഷ്മണഗുഹസംവാദം 0 4428 246795 16367 2026-08-22T13:53:35Z ~2026-44247-58 13522 246795 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ലക്ഷ്മീപതിയായ രാഘവസ്വാമിയും ലക്ഷ്മീഭഗവതിയാകിയ സീതയും വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി- ദു:ഖം കലർന്നു ബാഷ്പാകുലനായ് ഗുഹൻ...............1730 ലക്ഷ്മണനോടു പറഞ്ഞുതുടങ്ങിനാൻ: ‘പുഷ്കരനേത്രനെക്കണ്ടീലയോ സഖേ! പർണ്ണതൽപ്പേ ഭുവി ദാരുമൂലേ കിട- ന്നർണ്ണോജനേത്രനുറങ്ങുമാറായിതു സ്വർണതൽപ്പേ ഭവനോത്തമേ സൽപ്പുരേ പുണ്യപുരുഷൻ ജനകാത്മജയോടും പള്ളിക്കുറുപ്പുകൊള്ളും മുന്നമിന്നിഹ പല്ലവപര്യങ്ക സീമ്നി വനാന്തരേ ശ്രീരാമദേവനു ദു:ഖമുണ്ടാകുവാൻ കാരണഭൂതയായ് വന്നിതു കൈകേയി.................1740 മന്ഥരാചിത്തമാസ്ഥായ കൈകേയി താൻ ഹന്ത! മഹാപാപമാചരിച്ചാളല്ലോ?‘ ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സൌ- മിത്രിയും സത്വരമുത്തരം ചൊല്ലിനാൻ: ‘ഭദ്രമതേ! ശ്രുണു! മദ്വചനം രാമ- ഭദ്രനാമം ജപിച്ചീടുക സന്തതം കസ്യ ദു:ഖസ്യ കോ ഹേതു ജഗത്രയേ കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ! പൂർവ്വജന്മ്മാർജ്ജിത കർമ്മമത്രേ ഭുവി സർവ്വലോകർക്കും സുഖ ദു:ഖകാരണം..................1750 ദു:ഖസുഖങ്ങൾ ദാനം ചെയ്‌വതിന്നാരു- മുൾക്കാമ്പിലോർത്തുകണ്ടാലില്ല നിർണ്ണയം ഏകൻ മമ സുഖദാതാ ജഗതി മ- റ്റേകൻ മമ ദു:ഖദാതാവിതി വൃഥാ തോന്നുന്നതജ്ഞാനബുദ്ധികൾക്കെപ്പൊഴും തോന്നുകയില്ല ബുധന്മാർക്കതേതുമേ ഞാനിതിനിന്നു കർത്താവെന്നു തോന്നുന്നു മാനസതാരിൽ വൃഥാഭിമാനേന കേൾ ലോകം നിജ കർമ്മസൂത്രബദ്ധം സഖേ! ഭോഗങ്ങളും നിജ കർമ്മാനുസാരികൾ ..................1760 മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ- ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം ചിത്രമത്രേ നിരൂപിച്ചാൽ സ്വകർമ്മങ്ങൾ യത്ര വിഭാവ്യതേ തത്ര യഥാ തഥാ ദു:ഖം സുഖം നിജകർമ്മവശഗത- മൊക്കെയെന്നുൾക്കാമ്പുകൊണ്ടു നിനച്ചതിൽ യദ്യദ്യദാഗതം തത്ര കാലാന്തരേ തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട ...................1770 ഭോഗം വിധികൃതം വർജ്ജിക്കയും വേണ്ട വ്യർത്ഥമോർത്തോളം വിഷാദാതി ഹർഷങ്ങൾ ചിത്തേ ശുഭാശുഭ കർമ്മഫലോദയേ മർത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു നിത്യമുൽപ്പന്നം വിധിവിഹിതം സഖേ! സൌഖ്യദു:ഖങ്ങൾ സഹജമേവർക്കുമേ നീക്കാവതല്ല സുരാസുരന്മാരാലും ലോകേ സുഖാനന്തരംദു:ഖമായ് വരു- മാകുലമില്ല ദു:ഖാനന്തരം സുഖം നൂനം ദിനരാത്രി പോലെ ഗതാഗതം മാനസേചിന്തിക്കിലത്രയുമല്ലെടോ!.................1780 ദു:ഖമദ്ധ്യേ സുഖമായും വരും പിന്നെ- ദു:ഖം സുഖമദ്ധ്യസംസ്ഥമായും വരും രണ്ടുമന്യോന്യസംയുക്തമായേവനു- മുണ്ടു ജലപങ്കമെന്നപോലെ സഖേ! ആകയാൽ ധൈര്യേണ വിദ്വജ്ജനം ഹൃദി ശോകഹർഷങ്ങൾ കൂടാതെ വസിക്കുന്നു ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു- മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും തുഷ്ടാത്മനാ മരുവുന്നു ബുധജനം ദൃഷ്ടമെല്ലാം മഹാമായേതി ഭാവനാൽ’ ................1790 ഇത്ഥം ഗുഹനും സുമിത്രാത്മജനുമായ് വൃത്താന്തഭേദം പറഞ്ഞുനിൽക്കുന്നേരം മിത്രനുദിച്ചിതു സത്വരം രാഘവൻ നിത്യകർമ്മങ്ങളും ചെയ്തരുളിച്ചെയ്തു ‘തോണി വരുത്തുകെ’ന്നപ്പോൾ ഗുഹൻ നല്ല- തോണിയും കൊണ്ടുവന്നാശു വണങ്ങിനാൻ ‘സ്വാമിന്നിയം ദ്രോണികാ സമാരുഹ്യതാം സൌമിത്രിണാ ജനകാത്മജയാ സമം തോണി തുഴയുന്നതുമടിയൻ തന്നെ മാനവവീര! മമ പ്രാണവല്ലഭ!‘....................1800 ശൃംഗിവേരാധിപൻ വാക്കു കേട്ടന്നേരം മംഗലദേവതയാകിയ സീതയെ കയ്യും പിടിച്ചു കരേറ്റി ഗുഹനുടെ കയ്യും പിടിച്ചു താനും കരേറിടിനാൻ ആയുധമെല്ലാമെടുത്തു സൌമിത്രിയു- മായതമായൊരു തോണി കരേറിനാൻ ജ്ഞാതിവർഗ്ഗത്തോടു കൂടെ ഗുഹൻ പര- മാദരവോടു വഹിച്ചിതു തോണിയും മംഗലാപാംഗിയാം ജാനകീദേവിയും ഗംഗയെ പ്രാർത്ഥിച്ചു നന്നായ് വണങ്ങിനാൾ:.................1810 ‘ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ! സംഗേന ശംഭു തൻ മൌലിയിൽ വാഴുന്ന സുന്ദരീ! ഹൈമവതീ! നമസ്തേ നമോ മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ! ഞങ്ങൾ വനവാസവും കഴിഞ്ഞാദരാ- ലിങ്ങുവന്നാൽ ബലിപൂജകൾ നൽകുവൻ രക്ഷിച്ചുകൊൾക നീയാപത്തു കൂടാതെ ദക്ഷാരിവല്ലഭേ! ഗംഗേ! നമോസ്തുതേ! ഇത്തരം പ്രാർത്ഥിച്ചു വന്ദിച്ചിരിക്കവേ സത്വരം പാരകൂലം ഗമിച്ചീടിനാർ......................1820 തോണിയിൽ നിന്നു താഴത്തിറങ്ങി ഗുഹൻ താണുതൊഴുതപേക്ഷിച്ചാൻ മനോഗതം ‘കൂടെവിടകൊൾവതിനടിയനുമൊ- രാടൽ കൂടാതെയനുജ്ഞ നൽകീടണം പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായി- ലേണാംക ബിംബാനന! ജഗതീപതേ!‘ നൈഷാദവാക്യങ്ങൾ കേട്ടു മനസി സ- ന്തോഷേണ രാഘവനേവമരുൾ ചെയ്തു: ‘സത്യം പതിന്നാലു സംവത്സരം വിപി- നത്തിൽ വസിച്ചു വരുവൻ വിരവിൽ ഞാൻ....................1830 ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ സത്യവിരോധം വരാ രാമഭാഷിതം’ ഇത്തരമോരോവിധമരുളിച്ചെയ്തു ചിത്തമോദേന ഗാഢാശ്ലേഷവും ചെയ്തു ഭക്തനെപ്പോകെന്നയച്ചു രഘുത്തമൻ ഭക്ത്യാ നമസ്കരിച്ചഞ്ജലിയും ചെയ്തു മന്ദമന്ദം തോണിമേലേ ഗുഹൻ വീണ്ടു മന്ദിരം പുക്കു ചിന്തിച്ചു മരുവിനാൻ. </poem> m2ln4a3au2savp276simco4e40je6qn വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (വാർത്തകൾ) 4 8753 246793 245968 2026-08-22T13:35:07Z MediaWiki message delivery 4368 /* Wikimedians of Kerala - August 2026 Newsletter */ പുതിയ ഉപവിഭാഗം 246793 wikitext text/x-wiki {{process header | title = വിക്കിഗ്രന്ഥശാലയുമായി ബന്ധപ്പെട്ട വാർത്തകൾ | section = <br />{{#time:F Y}} | previous = ← [[Wikisource:Index/Community|സാമൂഹിക താളുകൾ]] | next = | wikipedia = വിക്കിപീഡിയ:പഞ്ചായത്ത്_(വാർത്തകൾ) | commons = | wikiquote = | wikinews = | wiktionary = | wikibooks = | wikiversity = | wikispecies = | meta = Goings-on | notes = }} {{വിക്കിഗ്രന്ഥശാല പഞ്ചായത്ത്}} {{ഗ്രന്ഥശാല_വാർത്തകൾ}} [[വർഗ്ഗം:ഔദ്യോഗിക താളുകൾ]] == Wikimedians of Kerala - August 2024 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's sixth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 17th August 2024, we had our user group monthly meeting held online at Jitsi platform. ** User:Gnoeee and User:Ranjithsiji shared their experience in attending Wikimania 2024 at Katowice, Poland from Kerala. The other known Malayali Wikimedians attended this years Wikimania in-person are User:Mujeebcpy, User:Jsamwrites and User:Leaderboard ** User:Ranjithsiji presented a talk on Schoolwiki project and presented the poster describing activities of Wikimedians of Kerala UG. User:Gnoeee presented the poster describing the activities of OpenDataKerala community. ** User:Ranjithsiji and User:Mujeebcpy worked on a tool named 'Vcutcli' to create small videos by cutting a large video using starting and ending timestamps during Wikimania. ** User:Gnoeee shared updates about the [[:m:Wiki loves Onam 2024|Wiki Loves Onam 2024 campaign]]. The photography campaign in Wikimedia Commons and Edit-a-thon in Malayalam Wikipedia was discussed. ** Discussed about organising Wikidata Birthday celebration and Wikimedians of Kerala Annual Meetup this year. ** Discussed about the IndiaFOSS 2024 event at Bangalore and two representatives of User-group was planned to attend the event. ** Community members are encouraged to apply for Train the Trainer (TTT) 2024, which will be held in Odisha. ** Community members User:Gnoeee, User:Irshadpp, User:Manojk and User:Ranjithsiji shared their selection to participate in the Wiki Technology Summit taking place on 4th and 5th Oct at Hyderabad. ([[:m:Wikimedians of Kerala/Newsletter/August 2024|Read more...]]) '''Events & activities''' * On-going events & activities supported by User Group ** [[:c:Commons:Astrophotography_Campaign_2024|Astrophotography Campaign 2024]] ** [[:m:Wikimedians of Kerala/Projects/Book Digitization|Book Digitization]] ** [[:c:Commons:Wiki Loves Onam 2024|Wiki Loves Onam 2024]] - the photography campaign at Wikimedia Commons ** [[:ml:WP:വിക്കി ഓണത്തെ സ്നേഹിക്കുന്നു 2024|Wiki Loves Onam 2024]] - Edit-a-thon at Malayalam Wikipedia </div> <hr> <div style="text-align: center;"> '''Upcoming meeting: 21st September 2024 - [[:m:Event:Wikimedians of Kerala/Monthly Meetup/September 2024|Register for the event]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[m:User:Gnoeee|Gnoeee]] ([[m:User_talk:Gnoeee|talk]]) on 12:34, 19 സെപ്റ്റംബർ 2024 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=27485031 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == Wikimedians of Kerala - September 2024 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's eighth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 21st Sept 2024, we had our user group monthly meeting held online at Jitsi platform. ** User:Gnoeee started the meetup welcoming everyone and shared the agenta for this months meetup as listed in the event page. ** User:Ranjithsiji shared the UG's grant proposal details and the plans for upcoming months. ** User:Ranjithsiji shared his experience in attending IndiaFOSS along with Naveen Francis. Both of them represented the reperentative of Wikimedians of Kerala UG at IndiaFOSS. User:Gnooee's workshop on OpenRefine has been accepted for IndiaFOSS, but due to his absence for personal reasons the workshop was taken by User:Ranjithsiji and Ayushi, an Outreachy intern who has worked with the OpenRefine team. ** User:Gnoeee has been reminded about the last date to submit the Technical Consultations form that was shared in the Village pump, mailing list and other social media platforms. ** User:Gnoeee shared updates about the [[:m:Wiki loves Onam 2024|Wiki Loves Onam 2024 campaign]]. ** Discussed about organising Wikidata Birthday celebration and Wikimedians of Kerala Annual Meetup this year. ** User:Ranjithsiji shared an update about the online workshop 'Introduction to Wikipedia' he did for SFLC Delhi. ** The Sacharam project idea was discussed. Participants mentioned it would good to discuss with the person who proposed it in the next meeting. ** User:Tonynirappathu shared update about his Book Digitization work. ** Shared the discussion that is going on about the planned WCI 2025 ([[:m:Event:Wikimedians of Kerala/Monthly Meetup/September 2024|Read more at...]]) '''Events & activities''' * On-going events & activities supported by User Group ** [[:c:Commons:Astrophotography_Campaign_2024|Astrophotography Campaign 2024]] ** [[:m:Wikimedians of Kerala/Projects/Book Digitization|Book Digitization]] </div> <hr> <div style="text-align: center;"> '''Upcoming meeting: 12th October 2024 - [[:m:Event:Wikimedians of Kerala/Monthly Meetup/October 2024|Register for the event]]''' <hr> <hr> This message was sent with [[m:Special:MyLanguage/Global_message_delivery|Global message delivery]] by [[m:User:Gnoeee|Gnoeee]] ([[m:User_talk:Gnoeee|talk]]) on 18:37, 8 ഒക്ടോബർ 2024 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=27485031 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == Wikimedians of Kerala - October 2024 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's [[:M:Wikimedians of Kerala/Newsletter/October 2024|nineth newsletter]].</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 12th Oct 2024, we had our user group monthly meeting held online at Google meet. 17 members attended the meeting. ** User:Gnoeee started the meeting welcoming everyone and shared the agenda for this months meetup as listed in the event page. ** User:Gnoeee shared the updates about [[:commons:Commons:Wiki Loves Onam 2024|Wiki Loves Onam campaign]], highlighting that over 4,000 files were uploaded by more than 100 participants between September 1st and 30th. ** User:VSj (WMF) shared the updates about Sancharam project. During the discussion, participants actively contributed by sharing valuable feedback and raising questions to clarify specific aspects of the initiative. Challenges were noted, including technical support for uploading, handling licenses, and managing the content. ** User:Ranjithsiji shared an update on organizing Wikidata birthday with a community gathering and workshop in Kerala, with the potential to collaborate with the OpenStreetMap (OSM) community for greater engagement and shared learning opportunities. ** User:Gnoeee shared an update on Wikidata's 12th Birthday celebrations led by the Wikimedians of Kerala UG on Wikidata Oct 13th-19th. One week focusing on [[:d:Wikidata:WikiProject India/Events/Wikidata Twelfth Birthday#Week_1|improving hospital and health center data]]. ** User:Manojk shared an update on the WikiConference Kerala that is planned to be hosted at Thrissur during the month of December. More details will be shared soon. Also shared update on up-coming Malayalam Wikisource activities. ** During the discussion, participants explored the idea to submit a bid for hosting the [[:m:WikiConference India 2025/City Selection|WCI 2025]] in Kerala. The participants expressed their support for the idea, and decided to form a dedicated group was to work on the bid proposal and submit the bid for Kochi location. </div> ;Other news <div style="column-count: 2; column-gap: 30px;"> * User:Athulvis and User:Jameela P. got selection to attend Train-the-Trainer (TTT) program that is being hosted at Bhubaneswar, Odisha. * User:Gnoeee has received an invitation from the WikiArabia Conference team to attend the conference and to organize an OpenRefine workshop during the conference in Oman. '''Events & activities''' * On-going events & activities supported by User Group ** [[:c:Commons:Astrophotography_Campaign_2024|Astrophotography Campaign 2024]] ** [[:m:Wikimedians of Kerala/Projects/Book Digitization|Book Digitization]] ** [[:d:Wikidata:WikiProject India/Events/Wikidata Twelfth Birthday|Wikidata Twelfth Birthday datathon]] </div> <hr> <div style="text-align: center;"> '''Upcoming meeting: 9th November 2024 - [[:m:Event:Wikimedians of Kerala/Monthly Meetup/November 2024|Register for the event]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[m:User:Gnoeee|Gnoeee]] ([[m:User_talk:Gnoeee|talk]]) on 17:46, 4 നവംബർ 2024 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=27645714 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == Wikimedians of Kerala - November 2024 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's tenth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 9th Nov 2024, we had our user group monthly meeting held online at Google meet. 15 members attended the meeting. ** User:Gnoeee started the meeting welcoming everyone to the meeting and shared the agenda for this months meetup. ** User:Gnoeee shared the updates about [[:m:Wiki Loves Onam/Video documentation|Wiki Loves Onam Video documentation]], that features a collection of 10 videos documented in Commons that capture key events and customs associated with the festival. ** User Gnoeee shared the update about the selection of the [[:m:WikiConference India 2025/City Selection|Kochi venue for the WikiConference India 2025 bid proposal]] submitted by the User Group. ** User:Irvin calicut shared an update of [[:m:Wiki Loves Birds India 2024|Wiki Loves Birds in India]] photography campaign dedicated to celebrating and documenting the remarkable avian biodiversity across India. ** User:Gnoeee shared his experience participating in [[:m:WikiArabia 2024|WikiArabia 2024]] and providing training on OpenRefine to the participants. He also shared an update on his discussion with User:VSj (WMF) during the event about the Sancharam project. ** User:Akhilan shared the update on [[:s:ml:WS:Pallikkoodam|പള്ളിക്കൂടത്തിലേക്ക് വീണ്ടും (Back to School)]] campaign which focus to digitize old Malayalam textbooks in Malayalam Wikisource. Members User:Tonynirappathu and User:Manoj also part of the discussion of the project. ** User:Ranjithsiji and User:Gnoeee shared the update on celebrating [[:m:Wikimedians of Kerala/Events/Wikidata workshop and birthday celebration at Wayanad|Wikidata's 12th Birthday]] in collabration with OSM community during SoTM Kerala 2024 event. ** User:Athulvis shared his experience in attending TTT 2024 at Bhubaneswar. ** User:Ranjithsiji and User:Gnoeee shared the update on submitting Grant proposal for organsing User group events and collabrating with other communities. ** User:Ranjithsiji shared the update on starting a workspace page at Phabricator for UG. ** User:Ranjithsiji shared the update on bringing Wikivoyage Malayalam out of the Incubator. User:Gnoeee also invloved in the discussion about the futhur plans that needs to be carried out. ''([[:m:Wikimedians of Kerala/Newsletter/November 2024|Read more at]])'' </div> ;Other news <div style="column-count: 2; column-gap: 30px;"> * User:Athulvis, User:Gnoeee and User:Ranjithsiji got selected to attend [[:m:Indic Wikimedia Hackathon Bhubaneswar 2024|Indic Wikimedia Hackathon]] organized by Indic MediaWiki Developers User Group in collaboration with the Odia Wikimedians User Group that is being hosted at Bhubaneswar, Odisha. '''Events & activities''' * On-going events & activities supported by User Group ** [[:c:Commons:Astrophotography_Campaign_2024|Astrophotography Campaign 2024]] ** [[:ml:WP:EG2024|എന്റെ ഗ്രാമം 2024 (My Village 2024)]] - Edit-a-thon in Malayalam Wikipedia. </div> <hr> <div style="text-align: center;"> '''Upcoming meeting: Annual General Body Meetup 2024 - 29th December 2024 - [[:m:Event:Wikimedians of Kerala/Events/Annual General Body Meetup 2024|Register for the event]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[m:User:Gnoeee|Gnoeee]] ([[m:User_talk:Gnoeee|talk]]) on 03:53, 21 ഡിസംബർ 2024 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=27645714 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == Wikimedians of Kerala - January 2025 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's twelfth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On Jan 25th 2025, we had our user groups monthly meeting held online at Google meet platfrom. 15 participants attended the meeting. ** [[:User:Ranjithsiji]] shared the updates about the grant utilization for the Wikimedians of Kerala UG activities. ** Shared the updates about [[:m:WikiConference Kerala 2024|WCK 2024]] tha was organised on 28th Dec. Shared update about the discussions happened in the UG's AGM and published report. ** Shared the updates about [[:m:WikiConference India 2025|WCI 2025]] that will be organised at Kochi in 2025. Shared the dicussion happened during UG's AGM meeting held on 28th Dec. ** The [[:ml:WP:EG2024|My Village 2024 Edit-a-thon]] has been organised in Malayalam Wikipedia. 114 articles was created. ** Shared update about [[:commons:Commons:Wiki Loves Birds India 2024|Wiki Loves Birds India 2024]] campaign. Preliminary judgement has been completed. and final judging process going on. ** [[:User:Gnoeee]] shared updates about UG's [[:m:Expressions of Interest to host Wikimania 2027 in India: Initial conversation|initial discusssion about hosting Wikimania 2027 in India]]. Wikimania never happened in South Asia. So UG has taken initative to start the discussion and to submit the bid. The bid has been submitted on [[:Wikimania:2027:Expressions of Interest/India|Wikimania portal]] on 27th Jan 2025. ** [[:User:Akbarali]] shared update about Wiki Loves Ramadan campaign. Erfan and Muhammed Yaseen shared their interest in taking up the initiative. ''([[Event:Wikimedians of Kerala/Monthly Meetup/January 2025|Read more...]])'' </div> '''Events & activities''' <div style="column-count: 2; column-gap: 30px;"> <!-- Your content here--> * ''On-going events & activities supported by User Group'' ** [[:ml:WP:FAF2025|Feminism and Folklore 2025]] - writing contest in Malayalam Wikipedia. ** [[commons:Commons:Wiki Loves Folklore 2025 in India|Wiki Loves Folklore 2025 in India]] - photography campaign in Wikimedia Commons from 1st Feb to 31st Mar 2025 * ''Upcoming events'' ** [[:d:Wikidata:WikiProject India/Events/International Mother Language Day 2025 Datathon|International Mother Language Day 2025 Datathon]] - in Wikidata from 21st-28th Feb 2025 </div> <hr> <div style="text-align: center;"> '''Upcoming meeting: 22nd Feb 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/February 2025|Meeting page]] | [[:m:Special:RegisterForEvent/1300|Meetup Registration]] ''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 16:25, 19 ഫെബ്രുവരി 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=28196647 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == Wikimedians of Kerala - February 2025 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's thirteenth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> ** On 22nd Feb 2025, we had our user group monthly meeting online via Google Meet. Jinoy shared the agenda of the meeting and welcomed everyone. Thirteen members attended the meeting. ** Jinoy & Manoj shared updates about [[:m:WikiConference India 2025|Wiki Conference India 2025]]. ** Jinoy shared updates about Wiki Loves Folklore photography campaign, Feminism and Folklore Edit a thon in Malayalam Wikipedia. ** Manoj shared updates about Wikisource workshop at Kannur and plans to celebrate Malayalam Source anniversary celebration. ** Akhilan shared about about Padayani documentaion project. Articles has been created in Malayalam wiki and documented. ** Jinoy shared the news about [[:m:Event:Wiki Loves Folklore Workshop 2025 Kannur|workshop and photowalk]] in association with Wiki Loves Folklore at Kannur. ** Jinoy and Manoj shared updates on behalf of the user group about the [[:Wikimania:2027:Expressions of Interest/India|submitted bid proposal to bring Wikimania to India]], the first ever Wikimania in South Asia. ** Manoj shared the updates about submiting the Annual grant proposal for next cycle for organising UG.activities and asked community members inputs. ** Kannan shared his plans to release the works under CC licence of an author and asked the community support. ** Adarsh shared his work on WP:Category project and inviting people to particpate. [[:m:Wikimedians of Kerala/Newsletter/February 2025|''(read more...)'']] </div> ;Events & activities <div style="column-count: 2; column-gap: 30px;"> * ''On-going events & activities supported by User Group'' ** [[:ml:WP:FAF2025|Feminism and Folklore 2025]] - writing contest in Malayalam Wikipedia. ** [[:commons:Commons:Wiki Loves Folklore 2025 in India|Wiki Loves Folklore 2025 in India]] - photography campaign in Wikimedia Commons from 1st Feb to 31st Mar 2025 </div> ;Other news <div style="column-count: 2; column-gap: 30px;"> * Manoj shared about participation in [[:m:Wikisource Conference 2025|Wikisource Conference 2025]] at Bali from Feb 14-16, 2025. </div> <hr> <div style="text-align: center;"> '''Upcoming meeting: 29th Mar 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/March 2025|Meeting page]] | [[:m:Special:RegisterForEvent/1500|Meetup Registration]] ''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 11:32, 29 മാർച്ച് 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=28196647 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == Wikimedians of Kerala - March 2025 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's fourteenth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 29th Mar 2025, we had our user group monthly meeting online via Google Meet. Jinoy shared the agenda of the meeting and welcomed everyone. Nineteen members attended the UG meeting. ** Jinoy shared updates about [[:c:Commons:Wiki Loves Folklore 2025 in India|Wiki Loves Folklore 2025 in India]] campaign which received over 30k images. *** Jinoy shared updates about the [[:m:Event:Wiki_Loves_Folklore_Workshop_2025_Kannur|workshop and photowalk]] focusing on Theyyam organized at Kannur as part of WLF campaign. ** Jinoy shared the updates about the holding of [[:m:WikiConference India 2025|WikiConference India 2025]] due to FCRA issues faced by CIS. ** Jinoy shared the updates about the sessions organised during [[:m:Event:Open Data Days 2025 at Digital University Kerala|Open Data Days 2025 at Digital University Kerala, Thiruvananthapuram]]. ** Ranjithsiji shared updates about documenting Mudiyettu, Thiruvathirakali, and visiting museums for potential collaborations. ** Ranjithsiji & Manoj shared updates about progress on the Wikivoyage Malayalam. Two workshops were held; more contributors are encouraged to participate. Planning to take out of Incubator in another 3 months. *** Suggestions made to translate and adapt article skeleton templates for Wikivoyage Malayalam. ** Akhilan reported documentation of 10 festivals, including 5 Padayani-related ones with 1.5k images. ** Manoj shared plans to organise [[:wikisource:ml:വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(നിർദ്ദേശങ്ങൾ)#വിക്കിഗ്രന്ഥശാല_കമ്മ്യൂണിറ്റി_മീറ്റപ്പ്|Wikisource Community Meetup]] on April 19 and 20th. ** Ranjithsiji shared the plans of upcoming campaigns include Wiki Loves Earth India and Wiki Loves Onam 2025, gathering of Wiki Women in Kerala and finalizing UG strategy plans. ** Jinoy shared the updates of discussions happened with Grant admin regarding this behalf of the UG. ** Ranjithsiji shared plans to have training on small technical tools and increased technical capacity building was proposed. *** Jinoy shared the past activities done during the time of pandemic and discussed about kick starting it again. ** Adarsh shared the concerns raised over IP vandalism on Malayalam Wikimedia projects and discussed it. </div> ;Events & activities <div style="column-count: 1; column-gap: 30px;"> ''(On-going events & activities supported by User Group)'' *[[:wikisource:ml:വിക്കിഗ്രന്ഥശാല:കമ്മ്യൂണിറ്റി മീറ്റപ്പ് 2025|Wikisource Community Meetup]] - 18th and 19th April 2025. </div> ;Other news <div style="column-count: 2; column-gap: 30px;"> * Six UG members has shared news about receiving scholarship to attend [[:wikimania:2025:Wikimania|Wikimania 2025]] in Nairobi, Kenya. * Jinoy shared the [[:m:Capacity Exchange|Capacity Exchange project and the tool]] introduced to share skills within the community which was shared with the UG by Nivas. </div> <hr> <div style="text-align: center;"> '''Upcoming meeting: 26th Apr 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/April 2025|Meeting page]] | [[:m:Special:RegisterForEvent/1588|Meetup Registration]] ''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 06:49, 19 ഏപ്രിൽ 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=28196647 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == Wikimedians of Kerala - April 2025 Newsletter == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's fifteenth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 26th Apr 2025, we had our user group monthly meeting online via Google Meet. Jinoy shared the agenda of the meeting and welcomed everyone. Sixteen members attended the UG meeting. ** Manojk shared updates about Wikisource Workshop conducted at Kerala Sahitya Academy, Thrissur. ** As part of the event, prototying of Wikisource evaluation tool was done and it will be released soon. ** Jinoy shared updates about evaluation of images populated as part of Wiki Loves Folklore program. Final results are yet to be published. ** Jinoy shared updates on the scanner provided by CIS to the UG. Currently it is under the custody of Tony Nirappathu. ** Ranjithsiji shared updates about Wikivoyage workshops conducted in Tamil Nadu and Kerala. Discussion about collaboration with Tamil Wiki was also discussed. ** Jinoy shared updates on [[WikiConference India 2025]] and the possibility of postponing the same to 2026. ** Shagil raised concerns about improvement of articles generated as part of Wiki Loves Folklore. ** Vis M shared updates about Dart2Corpus which is now released under CC license. ** Ranjithsiji shared insights on lack of Lexeme support in OpenRefine and inputs on the same received as part of FOSS meetup. </div> ;Other news <div style="column-count: 2; column-gap: 30px;"> * Ranjithsiji shared updates about [[mw:Wikimedia Hackathon 2025|Wikimedia Hackathon]] which is scheduled to be conducted at Istanbul, Turkey. [[User:Ranjithsiji|Ranjithsiji]], [[User:Gnoeee|Gnoeee]], [[User:Manojk|Manojk]] received scholarships to attend the event. </div> <hr> <div style="text-align: center;"> '''Upcoming meeting: 24th May 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/May 2025|Meeting page]] | [[:m:Special:RegisterForEvent/1704|Meetup Registration]] ''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) & [[:m:User:Adithyak1997|Adithyak1997]] ([[:m:User_talk:Adithyak1997|talk]]) on 14:01, 22 മേയ് 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=28196647 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/May 2025|Wikimedians of Kerala - May 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's sixteenth newsletter</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group updates <div style="column-count: 2; column-gap: 30px;"> * On 24th May 2025, we had our user group monthly meeting online via Google Meet. Ranjithsiji shared the agenda of the meeting and welcomed everyone. Fourteen members attended the UG meeting. ** [[:User:Ranjithsiji|Ranjithsiji]] shared updates about enabling WikiFunctions in [[:ml:wikt:വിക്കിനിഘണ്ടു:പഞ്ചായത്ത്_(വാർത്തകൾ)#Wikifunctions will be deployed on your wiki on May 27| Malayalam Wiktionary]] on 27 May. ** [[:User:Gnoeee|Jinoy]] shared updates about [[:c:Commons:Wiki Loves Folklore 2025 in India|Wiki Loves Folklore 2025 in India]]. The results are expected to be announced by June last week. ** Ranjithsiji shared plans to conduct [[c:Commons:Wiki Loves Earth 2025 in India|Wiki Loves Earth campaign in India]] this year. ** Ranjithsiji shared updates on WikiConference India 2025 that is postponed to next year. ** [[:User:Adithyak1997|Adithya]] shared inputs on the map issue raised during the previous call. Issue is yet to be resolved. ** Ranjithsiji shared inputs on mass IP vandalism currently happening in Malayalam Wikipedia. ** Ranjithsiji shared updates that [[User:Manojk|Manojk]] is in discussion with Kole Birders Kerala to have their photos uploaded to Wikimedia Commons in CC-by-SA license. ** UG members, Ranjithsiji, Manoj, Jinoy and Akbarali attended [[:mw:Wikimedia Hackathon 2025|Wikimedia Hackathon 2025]] organized at Isthanbul. *** Ranjith and Jinoy shared their experience and shared the updates about the [[phab:T393318|Multi Gallery tool]] and [[toollabs:wdrecentchanges|Wikidata RC tool]] that were presented by them during the Hackathon. ** Ranjithsiji shared thoughts on having a new frontpage for Wikivoyage once it goes live. ** [[:User:Irshadpp|Irshad]] shared queries on missing admin action in Malayalam wiki when users with 3 vandalized edits are made. ** Ranjithsiji explained about the draft namespace we are currently having in mlwiki and about an improved policy wherein article can be moved as SD once article is moved to main namespace without needed changes. [[:m:Event:Wikimedians of Kerala/Monthly Meetup/May 2025|''(read more...)'']] </div> ;Events & activities <div style="column-count: 2; column-gap: 30px;"> * ''On-going events & activities by User Group'' ** [[:c:Commons:Wiki Loves Earth 2025 in India|Wiki Loves Earth 2025 in India]] - photography campaign in Wikimedia Commons from 1st June 2025 to 31st July 2025. </div> ;Other updates <div style="column-count: 2; column-gap: 30px;"> * Ranjithsiji shared plans on conducting a 3 month workshop on Wiki related tools at GRD College using the grant submitted by [[:User:Bhuvana Meenakshi|Bhuvana Meenakshi]]. * [[:User:Fotokannan|Kannan Shanmugham]] shared that he along with [[:User:Akhilan|Akhilan]] will be conducting basics of Wikipedia for Kollam Press club. * The new [[:mw:Extension:Chart/Project/Updates|Charts extension]] has been enabled and can be used on every Wikimedia projects. [[:ml:വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)|''(... more tech updates)'']] * A hackathon is planned to be organised at Kochi from July 25-27, 2025 by IMDUG. The application deadline is June 14. Visit the [[:m:Indic Wikimedia Hackathon Kochi 2025|Meta-Wiki page]] for details and to apply. </div> <hr> <div style="text-align: center;"> '''Upcoming meeting: 28th June 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/June 2025|Meeting page]] | [[:m:Special:RegisterForEvent/1785|Meetup Registration]] ''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Adithyak1997|Adithyak1997]] ([[:m:User_talk:Adithyak1997|talk]]) & [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 18:13, 13 ജൂൺ 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=28196647 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/June 2025|Wikimedians of Kerala - June 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's seventeenth [[:m:Wikimedians of Kerala/Newsletter|newsletter]].</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group updates <div style="column-count: 2; column-gap: 30px;"> * On 28th June 2025, we had our user group monthly meeting online via Google Meet. Jinoy shared the agenda of the meeting and welcomed everyone. Eleven members attended the UG meeting. ** [[User:Gnoeee|Jinoy]] shared updates about Wiki Loves Folklore. The [[:c:Commons:Wiki Loves Folklore 2025 in India/Winners|results]] of the event was announced yesterday. Shared the thanks note to each commiunity members for their support in organising the activity ** Jinoy shared updates about [[Wikipedia Pages Wanting Photos 2025|Wikipedia Pages Wanting Photos 2025 (WPWP)]] event and shared the plans about conducting a regional level program in association with [[WPWP]]. ** [[User:Manojk|Manoj]] shared updates about [[:c:Commons:Wiki Loves Earth 2025 in India|Wiki Loves Earth in India]] competition. Around 4000 photos have been uploaded during the time of call and Manoj shared plans to socialize by sending mails on the same for better reach. ** Jinoy shared that, following an email from IMUG on June 5, 2025, requesting support and mentorship for a hackathon in Kochi (July 25–27, 2025), the update was communicated through community channels and included in the June newsletter. During this call, he invited inputs from UG members. ** [[User:Shajiarikkad|Shaji]] shared updates on his work related to a template to store books in pdf format. ** Manoj and Arya shared information about plans related to Ayurveda in Wikimedia projects.''([[:m:Event:Wikimedians of Kerala/Monthly Meetup/June 2025|read more...]])'' </div> ;Events & activities <div style="column-count: 1; column-gap: 30px;"> * ''On-going events & activities by User Group'' ** [[:ml:WP:WPWP2025|Wikipedia Pages Wanting Photos 2025]] - Regional campaign by UG in Wikipedia from 1st July to August 31st 2025. '''#WPWPINKL''' ** [[:c:Commons:Wiki Loves Earth 2025 in India|Wiki Loves Earth 2025 in India]] - photography campaign in Wikimedia Commons from 1st June 2025 to 31st July 2025. </div> <hr> <div style="text-align: center;"> '''Upcoming meeting: 26th July 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/July 2025|Meeting page]] | [[Special:RegisterForEvent/1898|Meetup Registration]] ''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Adithyak1997|Adithyak1997]] ([[:m:User_talk:Adithyak1997|talk]]) & [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 12:49, 16 ജൂലൈ 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=28196647 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/July 2025|Wikimedians of Kerala - July 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's eighteenth newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]] </div> ;User group updates <div style="column-count: 2; column-gap: 30px;"> * On 26th July 2025, we had our user group monthly meeting online via Google Meet. Jinoy shared the agenda of the meeting and welcomed everyone. 13 members attended the UG meeting. ** Shared the update about the eligibility of UG to take part in the shortlisting process for the WMF Board of Trustees 2025 Election. Jinoy has been nominated as the group’s representative voter. ** Updates on the [[:m:Wikipedia Pages Wanting Photos 2025|Wikipedia Pages Wanting Photos (WPWP) 2025]] campaign on [[:ml:വിക്കിപീഡിയ:ചിത്രങ്ങൾ_ആവശ്യമുള്ള_വിക്കിപീഡിയ_താളുകൾ_2025|Malayalam Wikipedia]]. Hashtag #WPWPINKL is using to track the contributions. ** [[User:Ranjithsiji|Ranjithsiji]] shared that [[:c:Commons:Wiki Loves Earth 2025 in India|Wiki Loves Earth 2025 in India]] is being organized again after 2017, with international team support. ** Jinoy shared the idea of organising the [[ml:വിക്കിപീഡിയ:പഞ്ചായത്ത്_(നിർദ്ദേശങ്ങൾ)#വിക്കിയിലെ_ഓണാഘോഷം_-_വിക്കി_ലൗവ്സ്_ഓണം_2025|Wiki Loves Onam 2025]] campaign this year with the support of UG members and the community. Plans include a longer campaign, improving Onam-related articles and media files. ** User group members will be participating in [[m:Wikimania 2025|Wikimania 2025]] at Nairobi. Four posters (UG + individual) from Kerala are selected. Feedback from last year on proper image licensing has been addressed. ** New member of UG, [[:User:Kamarudheenelankur|Kamarudheenelankur]] shared about the plan to take photos of bus stops at Malappuram and uploads to Commons. ** Members suggested forming a review committee for handling UG assets. Jinoy shared that a discussion will be started on the criteria for using UG assets. ** Akbarali suggested preparing reports in Malayalam. Volunteers are welcome to help with translations. ''([[:m:Event:Wikimedians of Kerala/Monthly Meetup/July 2025|read more...]])'' </div> ;Events & activities <div style="column-count: 1; column-gap: 30px;"> * ''On-going events & activities by User Group'' ** [[:ml:WP:WPWP2025|Wikipedia Pages Wanting Photos 2025]] - Regional campaign by UG in Wikipedia from 1st July to August 31st 2025. '''#WPWPINKL''' ** [[:c:ommons:Wiki Loves Onam 2025|Wiki Loves Onam 2025]] - media campaign by UG in Wikimedia Commons from 17th Aug - 30st Sept 2025. </div> ;Other updates <div style="column-count: 1; column-gap: 30px;"> * Members were encouraged to contribute to the [[m:South Asia/Newsletter|South Asia Newsletter]]. </div> <hr> <div style="text-align: center;"> '''Upcoming meeting: 23th August 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/August 2025|Meeting page]] | [[Special:RegisterForEvent/2065|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 09:36, 23 ഓഗസ്റ്റ് 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=29132440 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/August 2025|Wikimedians of Kerala - August 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is Wikimedians of Kerala UG's nineteen newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;Updates / Discussions <div style="column-count: 2; column-gap: 30px;"> * On 23rd August 2025, we had our user group monthly meeting online via Google Meet. Sixteen members attended the UG meeting. Jinoy shared the agenda for the meeting and welcomed everyone to the meeting. ** [[:User:Ranjithsiji|Ranjithsiji]] initiated discussions on the need to apply for the [[Community Resources and Partnerships/India General Support Project|Annual General Support Fund (GSF)]]. The deadline for submission is 5th September 2025. ** Ranjith, Manoj, Jinoy, Tony shared the update about the received. Members emphasized finalizing pending support reports before proceeding with the new application. ** [[:User:Gnoeee|Jinoy]] presented a [[:m:Talk:Wikimedians of Kerala#Drafting policy to handle the Wikimedians of Kerala UG_assets|draft policy]] for handling User Group assets. Members are invited to provide feedback and suggestions on the talk page or on the document. ** Updates on ongoing campaigns [[:c:Commons:Wiki Loves Onam 2025|Wiki Loves Onam 2025]] and [[:ml:വിക്കിപീഡിയ:WPWP2025|Wikipedia Pages Wanting Photos 2025]] were shared. ** Ranjithsiji announced that the proposal for WikiConference India 2026 will be submitted in September and plans are underway to organize WikiConference Kerala in December 2025. ** [[:User:Vijayanrajapuram|Vijayan V K]] proposed starting a campaign to create school articles from SchoolWiki to Malayalam Wikipedia, with a focus on uploading at least one photo for each school. ** Participants (Manoj, Ranjith, Jinoy and Akbarali who participated the meeting) who attended [[m:Wikimania 2025|Wikimania 2025]] shared their experiences. ** Discussions also touched upon issues in Malayalam Wiktionary’s IPA module, possible solutions for Commons uploads. ** [[:User:Vis M|Vis M]], [[:User:Tonynirappathu|Tony]] and other members discussed possible tools and workflows to ease bulk uploads to Wikimedia Commons, including Google Drive integrations.''([[:m:Event:Wikimedians of Kerala/Monthly Meetup/August 2025|read more...]])'' </div> ;Events & activities <div style="column-count: 2; column-gap: 30px;"> * ''On-going events & activities by User Group'' ** [[:c:Commons:Wiki Loves Onam 2025|Wiki Loves Onam 2025]] – Photography campaign to document Onam culture, ongoing in Commons. ** [[:c:Commons:Wiki Loves Schools|Wiki Loves Schools]] – Photography campaign to collect and add high-quality, freely licensed images and other media of educational institutions, ongoing in Commons. </div> <hr> <div style="text-align: center;"> '''Upcoming meeting: 27th September 2025 - [[:m:Event:Wikimedians of Kerala/Monthly Meetup/September 2025|Meeting page]] | [[:m:Special:RegisterForEvent/2243|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 07:23, 26 സെപ്റ്റംബർ 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=29132440 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/September 2025|Wikimedians of Kerala - September 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 20<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;Updates / Discussions <div style="column-count: 2; column-gap: 30px;"> * On 27<sup>th</sup> September 2025, we held our user group’s monthly meeting online via Google Meet. Eighteen members attended the meeting. The agenda for the meeting was shared, and everyone was welcomed. ** [[:User:Ranjithsiji|Ranjithsiji]] shared updates about the support request by the UG and the annual plan published on Meta-Wiki. ** [[:User:Irvin calicut|Irvin]] and [[:User:Manojk|Manoj]] shared plans for organizing Wiki Loves Birds this year. More updates will be shared soon. ** [[:User:Gnoeee|Jinoy]] shared updates on the ongoing campaigns — [[:m:Wiki Loves Onam 2025|Wiki Loves Onam 2025]] and [[c:Commons:Wiki Loves Schools|Wiki Loves Schools]] — supported by the UG. More than 400 images have been uploaded for both WLO and WLS campaigns. *** [[:User:Vijayanrajapuram]] and Ranjithsiji discussed future plans for the Wiki Loves Schools campaign. ** Jinoy shared about the past [[:ml:WP:WPWP2025|Wikipedia Pages Wanting Photos 2025]] campaign on Malayalam Wikipedia, which was also supported by the UG. Twelve participants contributed to over 100 Wikimedia projects during this period, with more than 500 media files added. ** [[:User:Athulvis|Athul]] shared plans for [[:m:Wikimedians of Kerala/Events/Navarathri at Thiruvananthapuram|documenting Navarathri programs]] and invited others to join the initiative. ** Athul, Jinoy, and Ranjith shared updates and experiences from attending [[:m:Event:Wikimedians of Kerala at IndiaFOSS 2025|IndiaFOSS 2025 in Bangalore]], where they managed a Wikimedians of Kerala stall to raise awareness about Wikimedia projects. ([[:m:Event:Wikimedians of Kerala/Monthly Meetup/September 2025|Read more...]]) </div> ;Events & Activities <div style="column-count: 2; column-gap: 30px;"> * ''Ongoing events & activities by the User Group'' ** [[:c:Commons:Wiki Loves Schools|Wiki Loves Schools]] – A photography campaign to collect and add high-quality, freely licensed images and other media of educational institutions. The campaign is ongoing on Wikimedia Commons. </div> <hr> <div style="text-align: center;"> '''Upcoming meeting: 25th October 2025 – [[:m:Event:Wikimedians of Kerala/Monthly Meetup/October 2025|Meeting page]] | [[:m:Special:RegisterForEvent/2386|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 12:20, 24 ഒക്ടോബർ 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=29132440 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/October 2025|Wikimedians of Kerala - October 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 21<sup>st</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;Updates / Discussions <div style="column-count: 2; column-gap: 30px;"> * On 25<sup>th</sup> October 2025, we held our user group’s monthly meeting online via Google Meet. Seventeen members attended and Everyone was welcomed to the meeting. The agenda for the meeting was shared by [[:User:Ranjithsiji|Ranjithsiji]]. ** [[:User:Manojk|Manoj K]] and [[:User:Irvin calicut|Irvin]] shared updates about the Wiki Loves Birds campaign in India 2025. ** [[:User:Gnoeee|Jinoy]] shared the [[:m:User:Gnoeee/Wikipedia@25|idea behind the anniversary tool]] and wished [[:User:Vijayanrajapuram|Vijayanrajapuram]] and [[:User:Erfanebrahimsait|Erfanebrahimsait]] on their first edit on Commons and Malayalam Wikipedia. ** Ranjith and Manoj shared an update [[:m:WikiConference Kerala 2025|WikiConference Kerala 2025]]. Planning to organise the event on the 20<sup>th</sup> and 21<sup>st</sup> December in Thrissur. ** Jinoy shared an update about the celebration of [[:m:Wikipedia_25|25th birthday of Wikipedia]]. Shared some of the updates from the community ** Wikidata Birthday Celebrations *** Ranjith shared updates about [[:d:Event:Wikidata 13th Birthday Celebration in Kochi, India|Wikidata Birthday celebration at Kochi]] during Kochi FOSS Meetup *** Athul shared the plans about the [[:d:Event:Wikidata Workshop and Birthday Celebration at State of the Map Kerala 2025 Kannur|Wikidata Birthday celebration]] during 15<sup>th</sup> & 16<sup>th</sup> Nov 2025 along with SoTM Kerala. ** Manoj shared the ongoing work on WikiSource and Wikidata integration.. ([[:m:Event:Wikimedians of Kerala/Monthly Meetup/October 2025|Read more...]]) </div> ;Events & Activities <div style="column-count: 2; column-gap: 30px;"> * ''Ongoing events & activities by the User Group'' ** [[:c:Commons:Wiki Loves Schools|Wiki Loves Schools]] – A photography campaign to collect and add high-quality, freely licensed images and other media of educational institutions. ** [[:c:Commons:Wiki Loves Birds India 2025|Wiki Loves Birds India 2025]] – A campaign on Wikimedia Commons that aims to capture and celebrating the stunning avian diversity of India, home to approximately 1,350 bird species. ** [[:c:Commons:Quantum Century Exhibition 2025|Quantum Century Exhibition 2025]] – A campaign to document International Year of Quantum Science & Technology on Wikimedia Commons. </div> <hr> <div style="text-align: center;"> '''Upcoming meeting: 22<sup>nd</sup> November 2025 – [[:m:Event:Wikimedians of Kerala/Monthly Meetup/November 2025|Meeting page]] | [[:m:Special:RegisterForEvent/2567|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 11:56, 22 നവംബർ 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=29521954 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/November 2025|Wikimedians of Kerala - November 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 22<sup>nd</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;Updates / Discussions <div style="column-count: 2; column-gap: 30px;"> * On 22<sup>nd</sup> November 2025, we held our user group’s monthly meeting online via Google Meet. The agenda for the meeting was shared by [[:User:Ranjithsiji|Ranjithsiji]] and welcomed everyone to the meeting. Fifteen members attended the meeting. ** Ranjith shared updates about the Wikidata Workshop and 13<sup>th</sup> Birthday Celebration that has been happened during [[:OSMwiki:State of the Map Kerala 2025|State of the Map Kerala 2025]] event at Payyannur, Kannur. ** [[:User:Manojk|Manoj]] and Ranjith shared updates about the upcoming [[:m:WikiConference Kerala 2025|WikiConference Kerala 2025]] which will be held on 20<sup>th</sup> December at Kerala Institute of Local Administration (KILA), Thrissur, Kerala. ** Ranjith shared the updates on organising the [[:m:Event:Malayalam Wikipedia 23rd Birthday Celebration|Malayalam Wikipedia 23<sup>rd</sup> Birthday Celebration]] along with the WCK 2025. ** Ranjith shared the invitation received on organising [[:m:Event:Wikimedia Technical Workshop 2025 at AJCE|Wikimedia Technical Workshop at Amal Jyothi College of Engineering Kanjirappally]]. ** [[:User:Gnoeee|Jinoy]] shared the updates about the [[:m:WikiConference India 2026/Initial conversations|Initial discussions about WikiConference India 2026]]. Inviting the community members to signup and endorse the Grant proposal. ** Athul shared the plans about documenting [[:c:Commons:Quantum Century Exhibition 2025|Quantum Century Exhibition 2025]] at Wikimedia Commons. ** Manoj shared the updates about 2<sup>nd</sup> edition of Wiki Loves Birds India photography campaign in Wikimedia Commons. ** [[:User:SijiR|SijiR]] shared the idea of organising #SheSaid campaign as part of the Wiki Loves Women initiative on Malayalam Wikiquote.. ([[:m:Event:Wikimedians of Kerala/Monthly Meetup/November 2025|Read more...]]) </div> ;Events & Activities <div style="column-count: 2; column-gap: 30px;"> * ''Ongoing events & activities by the User Group'' ** [[:c:Commons:Wiki Loves Schools|Wiki Loves Schools]] – A photography campaign to collect and add high-quality, freely licensed images of educational institutions. ''(16<sup>th</sup> Sept 2025 - 31<sup>st</sup> Mar 2026)'' ** [[:c:Commons:Wiki Loves Birds India 2025|Wiki Loves Birds India 2025]] – A campaign on Wikimedia Commons that aims to capture and celebrate the stunning avian diversity of India. ''(12<sup>th</sup> Nov 2025 – 12<sup>th</sup> Jan 2026)'' ** [[:c:Commons:Quantum Century Exhibition 2025|Quantum Century Exhibition 2025]] – A campaign to document International Year of Quantum Science & Technology on Wikimedia Commons. ** [[:q:ml:Wq:SheSaid|SheSaid]] – A campaign to celebrate leading women and their voices by encouraging the creation and improvement of Wikiquote articles that feature women’s quotations in Malayalam Wikiquote. ''(1<sup>st</sup> Sept – 31<sup>st</sup> Dec 2025)'' ** [[:m:Wiki Loves Village|Wiki Loves Village]] – A multi year campaign to document the Villages on Wikimedia Commons and Wikipedia. ''(17<sup>th</sup> Dec 2025 – 31<sup>st</sup> Jan 2026)'' </div> <hr> <div style="text-align: center;"> '''Upcoming meeting: 21<sup>st</sup> December 2025 – [[:m:Event:Wikimedians of Kerala/Events/Annual General Body Meetup 2025|Annual General Body Meetup 2025]]''' </div> <hr> <div style="text-align: center;"> '''Join [[:m:Event:Malayalam Wikipedia 23rd Birthday Celebration|Malayalam Wikipedia 23<sup>rd</sup> Birthday]] Celebration''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 09:41, 17 ഡിസംബർ 2025 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=29733777 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/December 2025|Wikimedians of Kerala - December 2025 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 23<sup>rd</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * In the month of December, we did not have an online meeting as we held our AGM. * On 5–6<sup>th</sup> December 2025, a [[:m:Event:Wikimedia Technical Workshop 2025 at AJCE|Wikimedia Technical Workshop]] was conducted at Amal Jyothi College of Engineering, Kanjirappally, Kottayam. ** 52 students participated in this event and were trained on the Wikimedia ecosystem. The students presented their tools and outcomes on the last day of the event. ** [[:User:Athulvis]], [[:User:Gnoeee]], [[:User:MatthewsM2]], and [[:User:Ranjithsiji]] joined the workshop as mentors. * On 15–16<sup>th</sup> December 2025, a [[:m:Event:Wikimedia Technical Workshop 2025 Chinmaya Vishwa Vidyapeeth - Global Campus, Piravom|Wikimedia Technical Workshop]] was conducted at Chinmaya Vishwa Vidyapeeth - Global Campus, Piravom. ** 50 students participated in this event and received training on the Wikimedia technical ecosystem. The students worked on fixing issues and developing tools, which they presented on the last day of the event. ** [[:User:Athulvis]], [[:User:Gnoeee]], and [[:User:Ranjithsiji]] from the UG attended as mentors. * 980 contributions were made to the [[c:Commons:Wiki Loves Museums|Wiki Loves Museums]] initiative from 20 November to 31 December 2025. * On 20<sup>th</sup> December 2025, [[:m:WikiConference Kerala 2025|WikiConference Kerala 2025]] was organised at the Kerala Institute of Local Administration, Thrissur. ** The [[Event:Malayalam Wikipedia 23rd Birthday Celebration|23<sup>rd</sup> Birthday Celebration]] of Malayalam Wikipedia was held during this time. ** 90+ participants attended the WCK and its sessions. * This month, we held our [[m:Event:Wikimedians of Kerala/Events/Annual General Body Meetup 2025|4<sup>th</sup> Annual General Body Meeting (AGBM)]] at the Kerala Institute of Local Administration on 21<sup>st</sup> December 2025. ** Twenty-two UG members and two guests attended the meeting. ** Shared and discussed upcoming annual plans and the Wikipedia 25th Birthday celebrations. ** Discussed preparations for [[WikiConference India 2026]]. ''([[m:Event:Wikimedians of Kerala/Events/Annual General Body Meetup 2025/Report|Read the detailed report here...]])'' </div> ;Events & Activities <div style="column-count: 2; column-gap: 30px;"> * ''Ongoing events & activities by the User Group'' ** [[:c:Commons:Wiki Loves Schools|Wiki Loves Schools]] – A photography campaign to collect and add high-quality, freely licensed images of educational institutions. ''(16<sup>th</sup> Sept 2025 – 31<sup>st</sup> Mar 2026)'' ** [[:c:Commons:Quantum Century Exhibition 2025|Quantum Century Exhibition 2025]] – A campaign to document the International Year of Quantum Science & Technology on Wikimedia Commons. ** [[:m:Wiki Loves Village|Wiki Loves Village]] – A multi-year campaign to document villages on Wikimedia Commons and Wikipedia. ''(17<sup>th</sup> Dec 2025 – 31<sup>st</sup> Jan 2026)'' </div> <hr> <div style="text-align: center;"> '''Upcoming meeting: 31<sup>st</sup> January 2026 – [[:m:Event:Wikimedians of Kerala/Monthly Meetup/January 2026|Meeting page]] | [[:m:Special:RegisterForEvent/2973|Meetup Registration]]''' <hr> This message was sent with [[User:MediaWiki message delivery|MediaWiki message delivery]] ([[User talk:MediaWiki message delivery|talk]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 17:43, 30 ജനുവരി 2026 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=29828009 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/January 2026|Wikimedians of Kerala - January 2026 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 24<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 31<sup>st</sup> January 2026, we held our [[:m:Event:Wikimedians of Kerala/Monthly Meetup/January 2026|January 2026 Monthly Meetup]] from 7:30 PM to 8:30 PM IST. The agenda for the meeting was shared by Jinoy and welcomed everyone to the meeting. 12 community members participated in the discussion. ** [[User:Ranjithsiji|Ranjithsiji]] shared the Wikipedia 25<sup>th</sup> Birthday Celebrations organised across different districts of Kerala (Thrissur, Kannur, Kozhikode, Kollam, Wayanad, Ernakulam, Kottayam). [[User:Fotokannan|Kannan]] master shared the updates about organising the event at Kollam. ** A short update about the Wikimedia Hackathon planned at Kaprassery IHRD as part of Tarang on 7–8<sup>th</sup> February was shared. ** Discussed about the [[:m:Wiki Loves Village|Wiki Loves Village]] campaign. *** The campaign was conducted on Wikimedia Commons and Malayalam Wikipedia. *** The program was originally started in 2014 as 'Ende Gramam'. ** [[User:Irvin calicut|Irvin]] shared the outcomes of [[:c:Commons:Wiki Loves Birds India 2025|Wiki Loves Birds India 2025]] campaign at Wikimedia Commons. *** More than 6000 images have been uploaded and 9 bird walk programs have been conducted. *** Education programs are ongoing and the campaign continues for another month. ** [[User:SijiR|Siji]] shared the SheSaid campaign updates on Wikiquote. 9 contributors participated and 61 new articles were created during the timeperiod. ** Jinoy shared the status updates of [[:m:WikiConference India 2026|WikiConference India 2026]] *** Athul Invited Community members interested in volunteering to [[:m:WikiConference India 2026/Initial conversations|register on the interest page]] on the WCI 2026 page. * Discussions were also held about organising: ** Wiki Loves Folklore and Feminism and Folklore program ** International mother language day ** Womens month editathon </div> ;Events & Activities <div style="column-count: 2; column-gap: 30px;"> * ''Ongoing events & activities by the User Group'' ** [[:c:Commons:Wiki Loves Schools|Wiki Loves Schools]] – A photography campaign to collect and add high-quality, freely licensed images of educational institutions. ''(16<sup>th</sup> Sept 2025 – 31<sup>st</sup> Mar 2026)'' ** [[:m:Wiki Loves Village|Wiki Loves Village]] – A multi-year campaign to document villages on Wikimedia Commons and Wikipedia. ''(17<sup>th</sup> Dec 2025 – 28<sup>th</sup> Feb 2026)'' ** [[:d:Wd:WikiProject India/Events/International Mother Language Day 2026 Datathon|International Mother Language Day 2026 Datathon]] – Datathon on Wikidata. ''(21<sup>st</sup> Feb 2026 – 3<sup>rd</sup> Mar 2026)'' </div> <hr> <div style="text-align: center;"> '''Upcoming meeting: 28<sup>th</sup> February 2026 – [[m:Event:Wikimedians of Kerala/Monthly Meetup/February 2026|Meeting page]] | [[:m:Special:RegisterForEvent/3209|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 01:31, 28 ഫെബ്രുവരി 2026 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=29828009 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/February 2026|Wikimedians of Kerala - February 2026 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 25<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 28<sup>th</sup> February 2026, we held our [[:m:Event:Wikimedians of Kerala/Monthly Meetup/February 2026|February 2026 Monthly Meetup]] from 7:30 PM to 8:30 PM IST. The agenda for the meeting was shared by Jinoy and welcomed everyone to the meeting. 13 community members participated in the discussion. ** Shared the details about the [[:m:Wiki Loves Village|Wiki Loves Village]] campaign. *** The program was organized to improve geographical details about villages. *** 135 articles were written, 38 articles improved and 59 images were uploaded as part of the campaign. ** Shared the details about [[:m:Wikidata:WikiProject India/Events/International Mother Language Day 2026 Datathon|International Mother Language Day]] program *** A datathon was conducted from Feb 1 and it will end by March 3. *** Tasks shared for the same was less difficult compared to the one shared last time. ** [[User:Sree1959|Sree1959]] updated on efforts to move Malayalam Wikivoyage out of the Incubator. *** Introducing Wikivoyage day - Contributing to Malayalam Wikivoyage for atleast 1 day per month was announced. ** [[User:Ranjithsiji|Ranjithsiji]] shared details about Wikipedia 25<sup>th</sup> Birthday Celebrations organised in and around Kerala. ** Discussed about Women's Day campaign. *** Planning to conduct Wiki Loves Women followed by an offline workshop program was discussed. ** Discussed about [[:m:Wiki Loves Theyyam|Wiki Loves Theyyam]] campaign. *** Ranjithsiji shared about documentation of Theyyam which is currently in progress. *** Planned to start [[:m:Wiki Loves Theyyam|Wiki Loves Theyyam]] campaign by mid of March. *** Ranjithsiji and [[User:Gnoeee|Jinoy]] planning to visit Kannur during March 7-8 for documenting Theyyam. ** Discussions were also held about organizing *** Wiki Loves Birds *** Open Data Day *** Wiki Loves Earth </div> ;Events & Activities <div style="column-count: 2; column-gap: 30px;"> * ''Ongoing events & activities by the User Group'' ** [[:ml:WP:WHM2026|Womens Day Edit-a-athon 2026]] - 3rd March - 31 March 2026 a edit-a-thon on Malayalam Wikipedia related to creating and improving articles realted to Women health. ** [[:c:Commons:Wiki Loves Theyyam 2026|Wiki Loves Theyyam 2026]] - a 2 month campaign from 17th March - 17 May 2026 photography campaign in Wikimedia commons related to Theyyam. </div> <hr> <div style="text-align: center;"> '''Upcoming meeting: 28<sup>th</sup> March 2026 – [[m:Event:Wikimedians of Kerala/Monthly Meetup/March 2026|Meeting page]] | [[:m:Special:RegisterForEvent/3345|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Adithyak1997|Adithyak1997]] ([[:m:User_talk:Adithyak1997|talk]]) and [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 09:45, 28 മാർച്ച് 2026 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=30188373 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/March 2026|Wikimedians of Kerala - March 2026 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 26<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 28<sup>th</sup> March 2026, we held our [[:m:Event:Wikimedians of Kerala/Monthly Meetup/March 2026|March 2026 Monthly Meetup]] from 7:30 pm to 8:30 pm IST. The agenda for the meeting was shared and everyone was welcomed. A total of 10 community members participated in the meeting and discussions. ** [[User:Gnoeee|Jinoy]] shared an update about the [[d:Wikidata:WikiProject India/Events/International Mother Language Day 2026 Datathon|International Mother Language Day 2026 Datathon]] organized on the Wikidata from February 21, 2026 to March 3, 2026. A total of 31 contributors signed up for the event and contributed during the campaign period. ** [[User:Ranjithsiji|Ranjithsiji]] shared an update about the [[:m:Wiki Loves Birds India 2025|Wiki Loves Birds India 2025]] campaign that was organized online and offline. Around 6,000 images was recieved during the campaing period and bird walks were also organized as part of the campaign. ** Ranjithsiji and [[User:Sree1959|Sreekrishnan]] shared the updates about the ongoing Malayalam Wikivoyage activities and improvements. Discussed the need for further enhancements and issues. ** [[User:SijiR|Siji]] shared the updates about the [[d:Wikidata:WikiProject India/Events/International Womens Day 2026 Datathon|International Womens Day 2026 Datathon]] on Wikidata. A total of 21 contributors signed up during the campaign period. ** Ranjithsiji shared status updates on [[:m:WikiConference India 2026|WikiConference India 2026]] including the ongoing scholarship call, and encouraged everyone to apply. ** Ranjithsiji shared updates about the [[m:Wiki Loves Theyyam 2026|Wiki Loves Theyyam 2026]] which started on March 17 and will end on May 17. Updates on [[m:Wiki Folklore Documentation|on-going documentation initatives]] as part of this campaign were also shared. ** Ranjithsiji shared the updates about the [[m:Wiki Loves Schools|Wiki Loves Schools]] hich received around 4,800 images during the campaign period. *** [[User:Vijayanrajapuram|Vijayanrajapuram]] shared plans to create school related pages on Wikipedia and make use of the uploaded images. * Discussions were also held about organising: ** International Women's Day Editathon </div> ;Events & Activities <div style="column-count: 2; column-gap: 30px;"> * ''Ongoing events & activities by the User Group'' ** [[:c:Commons:Wiki Loves Theyyam 2026|Wiki Loves Theyyam 2026]] – photo campaign on Wikimedia Commons. ''(17<sup>th</sup> Mar 2026 – 17<sup>th</sup> May 2026)'' </div> <hr> <div style="text-align: center;"> '''Upcoming meeting: 25<sup>th</sup> April 2026 – [[m:Event:Wikimedians of Kerala/Monthly Meetup/April 2026|Meeting page]] | [[:m:Special:RegisterForEvent/3549|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) on 13:34, 25 ഏപ്രിൽ 2026 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=30188373 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/April 2026|Wikimedians of Kerala - April 2026 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 27<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;User group news <div style="column-count: 2; column-gap: 30px;"> * On 25<sup>th</sup> April 2026, we held our [[:m:Event:Wikimedians of Kerala/Monthly Meetup/April 2026|April 2026 Monthly Meetup]] from 7:30 pm to 8:30 pm IST. The agenda for the meeting was shared and everyone was welcomed. A total of 6 community members participated in the meeting and discussions. ** [[User:Ranjithsiji|Ranjithsiji]] and [[User:Adithyak1997|Adithyak]] shared updates from the [[m:Event:Wikisource Summit 2026|Wikisource Summit 2026]], which was organized at Calicut University. Participants from Malayalam, Tamil and Tulu community members also attended the two-day event. ** [[User:Gnoeee|Jinoy]] shared updates about the [[m:Event:Ukraine's Cultural Diplomacy Month 2026 in India|Ukraine's Cultural Diplomacy Month 2026]] campaign organized in collaboration with the Embassy of Ukraine in New Delhi and communities in India. 47 people joined and contributed during the campaign period in India ** Ranjithsiji and [[User:Sree1959|Sreekrishnan]] shared the updates about the ongoing Malayalam Wikivoyage activities and improvements. Discussed the need for further enhancements and issues. ** [[User:Athulvis|Athul]] shared the updates about closure of [[m:Community Resources and Partnerships/India Rapid Project/Wikimedians of Kerala Anniversary Programme/Final Report|Wikimedians of Kerala Anniversary Programme]] and submission of final report. ** Ranjithsiji shared the Wikivoyage Day plan announced by [[User:Sree1959|Sreekrishnan]]. Plans to organize activities were discussed. ** [[User:Vijayanrajapuram|Vijayanrajapuram]] shared plans to create school related pages on Wikipedia. Athul and Ranjith shared their thoughs on doing follow up activies. ** Jinoy and Athul shared the updates about the [[m:WikiConference India 2026|WikiConference India 2026]] which is going to happen in Kochi. Around 400+ applications have been received for scholarships and the team is currently reviewing the applications. *** For those who missed applying for the scholarship the self funded registration will be opened. ** Ranjithsiji shared updates about the [[m:Wiki Loves Theyyam 2026|Wiki Loves Theyyam 2026]] which started on March 17 and will end on May 17. ** Jinoy shared and invited the community members to share the stories, community highlights and activities from across South Asia to [[m:South Asia/Newsletter|WikiDhara - The echoes from South Asia]]. ''([[:m:Event:Wikimedians of Kerala/Monthly Meetup/April 2026|read more...]])'' </div> <hr> <div style="text-align: center;"> This message was sent with 14:44, 24 മേയ് 2026 (UTC) by [[:m:User:Gnoeee|Gnoeee]] ([[:m:User_talk:Gnoeee|talk]]) [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=30188373 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/May 2026|Wikimedians of Kerala - May 2026 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 28<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|90px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;Updates / Discussions <div style="column-count: 2; column-gap: 30px;"> * On 25th May 2026, we held our May 2026 Monthly Meetup from 7:30 pm to 8:30 pm IST. The agenda for the meeting was shared and everyone was welcomed. 10 community members participated in the meeting and discussions. ** [[:User:Ranjithsiji|Ranjithsiji]] shared updates about Wiki Loves Theyyam 2026, which was conducted as a pilot project from 17 April to 17 May 2026. Around 650 images were uploaded to Wikimedia Commons by 16 contributors. Discussions were held on organizing follow-up activities closer to the Theyyam season. ** [[:User:Gnoeee|Jinoy]] shared updates from [[m:Event:Ukraine's Cultural Diplomacy Month 2026 in India|Ukraine's Cultural Diplomacy Month 2026 in India]], organized in collaboration with Wikimedia communities and partner organizations. *** Around 45 participants took part in the campaign by creating 71 new pages and improving around 327 pages across Wikimedia projects. An offline Wikipedia editing workshop was organised at [[w:Embassy of Ukraine, New Delhi|Embassy of Ukraine, New Delhi]] along with a cultural activity and continued the online campaign till the end of April. ** Ranjithsiji shared updates from [[m:Event:Wikisource Summit 2026|Wikisource Summit 2026]], organized at the University of Calicut. A total of 18 participants attended the event, including contributors from other language communities. Discussions focused on collaboration and technical improvements for Wikisource projects. ** Jinoy shared updates about [[m:WikiConference India 2026|WikiConference India 2026]]. The conference theme has been announced. The theme for WCI 2026 is ''"Reimagining the Knowledge Commons" - Community Leadership in an Evolving Wikimedia Ecosystem.'' ** Ranjithsiji shared plans for a Wiki Loves Schools edit-a-thon, aimed at creating and improving school-related articles using information collected through the SchoolWiki project and previous photography campaigns. ** Ranjithsiji announced preparations for Wiki Loves Earth India 2026, which is planned to begin on 1 July 2026. Community members were encouraged to participate and help document natural heritage sites across India. ** Jinoy and Ranjith shared updates from [[mw:Wikimedia Hackathon 2026|Wikimedia Hackathon 2026]] in Milan. The [[toolforge:glues|GLUES tool]] (Global Wikimedia User Information and Statistics) was developed and improved during the hackathon and was presented during the event. The tool provides a centralized dashboard for Wikimedia contributor information and receives valuable feedback from participants across multiple communities. Further enhancements to the tool were discussed. ** Ranjithsiji shared updates about Coordinate Me 2026, an international Wikidata campaign focused on improving geographic coordinates of Wikidata items. Community members were encouraged to participate before the campaign concluded at the end of May. ** Ranjithsiji shared updates on the Malayalam Wikivoyage initiative. Monthly community meetings have been held regularly over the past three months. An analysis tool named [[toolforge:inkpen|Inkpen]] has been developed and support was requested for the Malayalam Wikivoyage approval proposal. ** Community members also discussed the ongoing digitization of M. P. Parameswaran's works, potential collaborations with DC Books for bibliographic data sharing, plans for Kerala Cultural Month, the [[toolforge:wir-redlist-explorer|Women in Red tool]] developed by [[:User:Netha Hussain|Netha Hussain]] for identifying missing articles, improvements to mobile navigation templates. ** Ranjith and Jinoy shared an update received on Village pump of Malayalam Wikipedia and to User group's email regarding the participation in the Abstract Wikipedia pilot project.'' ([[:m:Event:Wikimedians of Kerala/Monthly Meetup/May 2026|read more...]])'' </div> ;Events & activities <div style="column-count: 2; column-gap: 30px;"> * <u>''On-going events & activities by User Group''</u> ** [[c:Commons:Wiki Loves Earth 2026 in India|Wiki Loves Earth 2026 in India]] – Photography campaign dedicated to documenting and digitally preserving India's diverse natural heritage sites on Wikimedia Commons. * <u>''Up-coming events & activities by User Group''</u> ** [[m:Event:Wikiwomen Camp 2026|Wikiwomen Camp 2026]] - 11th July 2026 - 12th July 2026. Last date to [[m:Event:Wikiwomen Camp 2026#Application|apply for the scholarship]] is 27 June 2026. </div> <hr> <div style="text-align: center;"> '''Upcoming meeting: 27<sup>th</sup> June 2026 – [[m:Event:Wikimedians of Kerala/Monthly Meetup/June 2026|Meeting page]] | [[:m:Special:RegisterForEvent/3891|Meetup Registration]]''' <hr> This message was sent with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) by [[:m:User:Gnoeee|Gnoeee]] on 15:42, 21 ജൂൺ 2026 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=30188373 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/June 2026|Wikimedians of Kerala - June 2026 Newsletter]] == <div lang="en" dir="ltr"> {{ptag2|T429741}} <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 29<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;Updates / Discussions <div style="column-count: 2; column-gap: 30px;"> * On 27th June 2026, we held our June 2026 Monthly Meetup from 7:30 pm to 8:30 pm IST. The agenda for the meeting was shared and everyone was welcomed. 12 community members participated in the meeting and discussions. ** [[:User:Athulvis|Athul R T]] shared updates about [[:c:commons:Wiki Loves Earth 2026 in India|Wiki Loves Earth 2026]] - The programe will run in July 2026. More than two thousand images are uploaded now. ** [[:User:Sree1959|Sreekrishnan Narayanan]] shared updates about Malayalam Wikivoyage project. Users are editing and we are waiting for the response from Language Committee. ** [[:User:SijiR|Siji]] shared updates about [[:m:Event:Wikiwomen Camp Kerala 2026|Wikiwomen Camp Kerala 2026]]. Program is planned on July 11,12 at Kozhikkode. </div> ;Events & activities <div style="column-count: 2; column-gap: 30px;"> * <u>''On-going events & activities by User Group''</u> ** [[:c:commons:Wiki Loves Earth 2026 in India|Wiki Loves Earth 2026]]: Wiki Loves Earth India is an international photographic campaign and We are organizing it in India. More than four thousand files uploaded into this campaign. The campaign will end on 31st July 2026. ** [[:m:Event:Wikiwomen Camp Kerala 2026|Wikiwomen Camp Kerala 2026]]: Wikiwomen Camp aims to bring together women who are active contributors to the Wikimedia movement. 23 editors participated in this two day camp at Kozhikode. **[[:m:Event:Wikimedia Technical Workshop 2026 at C-SiS CUSAT|Wikimedia Technical Workshop 2026 at C-SiS CUSAT]] : We organized a Wikimedia technical workshop in collaboration with Centre for Science in Society (C-SiS), Cochin University of Science and Technology, Kochi, Kerala. 20 students from various colleges participated in this event. We started developing some tools with the help of participants. **[[:m:Kerala Culture Month 2026|Kerala Culture Month 2026]] As part of Wiki Conference India 2026 we co-organized a writing campaign as a pre conference activity. The campaign started on 15th July 2026 and will end on 15th August 2026. </div> </div> <hr> <div style="text-align: center;"> '''Upcoming meeting: 25<sup>th</sup> July 2026 – [[m:Event:Wikimedians of Kerala/Monthly Meetup/July 2026|Meeting page]] | [[:m:Special:RegisterForEvent/4198|Meetup Registration]]''' <hr> This message was sent by [[:m:User:Ranjithsiji|Ranjithsiji]] with [[ഉപയോക്താവ്:MediaWiki message delivery|MediaWiki message delivery]] ([[ഉപയോക്താവിന്റെ സംവാദം:MediaWiki message delivery|സംവാദം]]) 13:22, 25 ജൂലൈ 2026 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=30188373 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Ranjithsiji@metawiki അയച്ച സന്ദേശം --> == [[:m:Wikimedians of Kerala/Newsletter/August 2026|Wikimedians of Kerala - August 2026 Newsletter]] == <div lang="en" dir="ltr" class="mw-content-ltr"> <div style="padding: 10px; margin: 10px; text-align: center;"> <small>This is the Wikimedians of Kerala UG's 30<sup>th</sup> newsletter.</small> <br> [[File:Wikimedians_of_Kerala_User_Group.svg|80px|link=https://meta.wikimedia.org/wiki/Wikimedians_of_Kerala]]</div> ;Updates / Discussions <div style="column-count: 2; column-gap: 30px;"> * On 25th July 2026, we held our July 2026 Monthly Meetup from 7:30 pm to 8:30 pm IST. The agenda for the meeting was shared and everyone was welcomed. 17 community members participated in the meeting and discussions. ** [[:User:Ranjithsiji|Ranjithsiji]] shared updates about [[:c:commons:Wiki Loves Earth 2026 in India|Wiki Loves Earth 2026]] - The camapgin will run in July 2026. More than five thousand images are uploaded now. ** [[:User:Ranjithsiji|Ranjithsiji]] shared updates about [[:m:Event:Wikimedia Technical Workshop 2026 at C-SiS CUSAT|Wikimedia Technical Workshop 2026 at C-SiS CUSAT]] - The program was carried out in coordination with Centre for Science in Society, Cusat. ** [[:User:SijiR|Siji]] shared updates about [[:m:Event:Wikiwomen Camp Kerala 2026|Wikiwomen Camp Kerala 2026]]. Program happened on July 11,12 at Kozhikkode. A photowalk was done in connection with Wiki Loves Earth 2026 in India. ** [[:User:Gnoeee|Jinoy]] updated about a [[:File:A year of conversations, campaigns and collaborations - Wikimedians of Kerala User Group.pdf|poster presented]] at Wikimania 2026. </div> ;Events & activities <div style="column-count: 2; column-gap: 30px;"> * <u>''On-going and past events & activities by User Group''</u> **[[:m:Kerala Culture Month 2026|Kerala Culture Month 2026]] As part of Wiki Conference India 2026 we co-organized a writing campaign as a pre conference activity. The campaign started on 15th July 2026 and end on 15th August 2026. **[[:m:Wiki Loves Village 2026|Wiki Loves Village 2026]] As part of Wiki Conference India 2026 we co-organized a writing campaign as a pre conference activity. The campaign started on 15th August 2026 and will end on 15th September 2026. **[[:m:Wiki Loves Schools|Wiki Loves Schools 2026]] We are organizing a writing campaign in Malayalam Wikipedia. The campaign started on 27th July 2026 and will end on 30th September 2026. ** [[:c:commons:Wiki Loves Earth 2026 in India|Wiki Loves Earth 2026]]: Wiki Loves Earth India is an international photographic campaign and We are organizing it in India. More than four thousand files uploaded into this campaign. The campaign was over on 31st July 2026. ** [[:c:commons:Wiki Loves Onam 2026|Wiki Loves Onam 2026]]: Photography campaign to document Onam culture. The campaign is from 15th August 2026 to 15th September 2026 </div> <hr> <div style="text-align: center;"> '''Upcoming meeting: 22<sup>nd</sup> Aug 2026 – [[m:Event:Wikimedians of Kerala/Monthly Meetup/August 2026|Meeting page]] | [[:m:Special:RegisterForEvent/4396|Meetup Registration]]''' <hr> This message was sent by [[:m:User:Gnoeee|Gnoeee]] with [[User:MediaWiki message delivery|MediaWiki message delivery]] ([[User talk:MediaWiki message delivery|talk]]) 13:35, 22 ഓഗസ്റ്റ് 2026 (UTC) • [[m:Wikimedians_of_Kerala/Newsletter|Contribute]] • [[m:Global_message_delivery/Targets/Wikimedians_of_Kerala_newsletter|Manage subscription]] </div> </div> <!-- https://meta.wikimedia.org/w/index.php?title=Global_message_delivery/Targets/Wikimedians_of_Kerala_newsletter&oldid=30188373 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Gnoeee@metawiki അയച്ച സന്ദേശം --> 5qdoylnow0p4uyrbxmpow4ipgcnemix