വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.16 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/മഹാരണ്യപ്രവേശം 0 123 246827 75826 2026-08-23T13:58:47Z ~2026-44247-58 13522 246827 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :പ്രത്യുഷസ്യുത്ഥായ തൻ നിത്യകർമ്മവും ചെയ്തു :നത്വാ താപസം മഹാപ്രസ്ഥാനമാരംഭിച്ചാൻ. :"പുണ്ഡരീകോത്ഭവേഷ്ടപുത്ര! ഞങ്ങൾക്കു മുനി- :മണ്ഡലമണ്ഡിതമാം ദണ്ഡകാരണ്യത്തിനു :ദണ്ഡമെന്നിയേ പോവാനായനുഗ്രഹിക്കേണം :പണ്ഡിതശ്രേഷ്‌ഠ! കരുണാനിധേ! തപോനിധേ! :ഞങ്ങളെപ്പെരുവഴികൂട്ടേണമതിനിപ്പോ- :ളിങ്ങുനിന്നയയ്‌ക്കേണം ശിഷ്യരിൽ ചിലരെയും." :ഇങ്ങനെ രാമവാക്യമത്രിമാമുനി കേട്ടു :തിങ്ങീടും കൌതൂഹലംപൂണ്ടുടനരുൾചെയ്തുഃ ..................30 :"നേരുളള മാർഗ്ഗം ഭവാനേവർക്കും കാട്ടീടുന്നി- :താരുളളതഹോ തവ നേർവഴി കാട്ടീടുവാൻ! :എങ്കിലും ജഗദനുകാരിയാം നിനക്കൊരു :സങ്കടം വേണ്ടാ വഴി കാട്ടീടും ശിഷ്യരെല്ലാം." :'ചൊല്ലുവിൻ നിങ്ങൾ മുമ്പിൽനടക്കെ'ന്നവരോടു :ചൊല്ലി മാമുനിതാനുമൊട്ടു പിന്നാലെ ചെന്നാൻ. :അന്നേരം തിരിഞ്ഞുനിന്നരുളിച്ചെയ്തു മുനി- :തന്നോടു രാമചന്ദ്രൻ വന്ദിച്ചു ഭക്തിപൂർവ്വംഃ :"നിന്തിരുവടി കനിഞ്ഞങ്ങെഴുന്നളളീടണ- :മന്തികേ ശിഷ്യജനമുണ്ടല്ലോ വഴിക്കു മേ." ....................40 :എന്നു കേട്ടാശീർവാദംചെയ്തുടൻ മന്ദം മന്ദം :ചെന്നു തൻ പർണ്ണശാല പുക്കിരുന്നരുളിനാൻ. :പിന്നെയും ക്രോശമാത്രം നടന്നാരവരപ്പോൾ :മുന്നിലാമ്മാറു മഹാവാഹിനി കാണായ്‌വന്നു. :അന്നേരം ശിഷ്യർകളോടരുളിച്ചെയ്തു രാമ- :'നിന്നദി കടപ്പതിനെന്തുപായങ്ങളുളളു?' :എന്നുകേട്ടവർകളും ചൊല്ലിനാ'രെന്തു ദണ്ഡം :മന്നവ! നല്ല തോണിയുണ്ടെന്നു ധരിച്ചാലും. :വേഗേന ഞങ്ങൾ കടത്തീടുന്നതുണ്ടുതാനു- :മാകുലം വേണ്ട ഞങ്ങൾക്കുണ്ടല്ലോ പരിചയം. ...................50 :എങ്കിലോ തോണികരേറീടാ'മെന്നവർ ചൊന്നാർ, :ശങ്കകൂടാതെ ശീഘ്രം തോണിയും കടത്തിനാർ. :ശ്രീരാമൻ പ്രസാദിച്ചു താപസകുമാരക- :ന്മാരോടു 'നിങ്ങൾ കടന്നങ്ങുപോകെ'ന്നു ചൊന്നാൻ. :ചെന്നുടനത്രിപാദം വന്ദിച്ചു കുമാരന്മാ- :രൊന്നൊഴിയാതെ രാമവൃത്താന്തമറിയിച്ചാർ. :ശ്രീരാമസീതാസുമിത്രാത്മജന്മാരുമഥ :ഘോരമായുളള മഹാകാനനമകംപുക്കാർ. :ഝില്ലീഝങ്കാരനാദമണ്ഡിതം സിംഹവ്യാഘ്ര- :ശല്യാദിമൃഗഗണാകീർണ്ണമാതപഹീനം ..........................60 :ഘോരരാക്ഷസകുലസേവിതം ഭയാനകം :ക്രൂരസർപ്പാദിപൂർണ്ണം കണ്ടു രാഘവൻ ചൊന്നാൻഃ :"ലക്ഷ്മണാ! നന്നായ്‌ നാലുപുറവും നോക്കിക്കൊൾക :ഭക്ഷണാർത്ഥികളല്ലോ രക്ഷസാം പരിഷകൾ. :വില്ലിനി നന്നായ്‌ക്കുഴിയെക്കുലയ്‌ക്കയും വേണം :നല്ലൊരു ശരമൂരിപ്പിടിച്ചുകൊൾക കൈയിൽ. :മുന്നിൽ നീ നടക്കേണം വഴിയേ വൈദേഹിയും :പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം. :ജീവാത്മാപരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും :ദേവിയാം മഹാമായാശക്തിയെന്നതുപോലെ .....................70 :ആവയോർമ്മദ്ധ്യേ നടന്നീടുകവേണം സീതാ- :ദേവിയുമെന്നാലൊരു ഭീതിയുമുണ്ടായ്‌വരാ." :ഇത്തരമരുൾചെയ്തു തൽപ്രകാരേണ പുരു- :ഷോത്തമൻ ധനുർദ്ധരനായ്‌ നടന്നോരുശേഷം :പിന്നിട്ടാരുടനൊരു യോജനവഴിയപ്പോൾ :മുന്നിലാമ്മാറങ്ങൊരു പുഷ്‌കരിണിയും കണ്ടാർ. :കല്‌ഹാരോൽപലകുമുദാംബുജരക്തോൽപല- :ഫുല്ലപുഷ്പേന്ദീവരശോഭിതമച്ഛജലം :തോയപാനവുംചെയ്തു വിശ്രാന്തന്മാരായ്‌ വൃക്ഷ- :ച്ഛായാഭൂതലേ പുനരിരുന്നു യഥാസുഖം. .................80 8ryubj7mj20jcamrx3lzyjhjsmlb29y അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/വിരാധവധം 0 124 246828 16411 2026-08-23T14:12:35Z ~2026-44247-58 13522 246828 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :അന്നേരമാശു കാണായ്‌വന്നിതു വരുന്നത- :ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം :ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത- :വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം :വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു :ഭീമശാർദൂലസിംഹമഹിഷവരാഹാദി :വാരണമൃഗവനഗോചരജന്തുക്കളും :പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി. :പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ- :ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. ...................90 :ഉത്ഥാനംചെയ്തു ചാപബാണങ്ങൾ കൈക്കൊണ്ടഥ :ലക്ഷ്‌മണൻതന്നോടരുൾചെയ്തിതു രാമചന്ദ്രൻഃ :"കണ്ടോ നീ ഭയങ്കരനായൊരു നിശാചര- :നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം. :സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു :നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ. :വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ! :വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ. :എന്നരുൾചെയ്തു നിന്നാനേതുമൊന്നിളകാതേ :വന്നുടനടുത്തിതു രാക്ഷസപ്രവരനും. ..........................100 :നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ- :മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ :ദൃഷ്‌ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം :പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താൻഃ :"കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും :ദുഷ്‌ടജന്തുക്കളേറ്റമുളള വൻകാട്ടിലിപ്പോൾ :നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ- :വല്‌ക്കലജടകളും ധരിച്ചു മുനിവേഷം :കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു- :മുൾക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങൾ.............................110 :കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ :സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊൽവിൻ." :രക്ഷോവാണികൾ കേട്ടു തൽക്ഷണമരുൾചെയ്താ- :നിക്ഷ്വാകുകുലനാഥൻ മന്ദഹാസാനന്തരംഃ :"രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവൾ :വാമലോചന സീതാദേവിയെന്നല്ലോ നാമം. :ലക്ഷ്‌മണനെന്നു നാമമിവനും മൽസോദരൻ :പുക്കിതു വനാന്തരം ജനകനിയോഗത്താൽ, :രക്ഷോജാതികളാകുമിങ്ങനെയുളളവരെ- :ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ." .................120 :ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു :വക്ത്രവും പിളർന്നൊരു സാലവും പറിച്ചോങ്ങി :ക്രുദ്ധനാം നിശാചരൻ രാഘവനോടു ചൊന്നാൻഃ :"ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ? :ഇത്രിലോകത്തിലെന്നെയാരറിയാതെയുളള- :തെത്രയും മുഢൻ ഭവാനെന്നിഹ ധരിച്ചേൻ ഞാൻ. :മത്ഭയംനിമിത്തമായ് താപസരെല്ലാമിപ്പോ- :ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാർ. :നിങ്ങൾക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി- :ലംഗനാരത്നത്തെയുമായുധങ്ങളും വെടി- ..................130 :ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോൾ :തിങ്ങീടും വിശപ്പടക്കീടുവേൻ ഭവാന്മാരാൽ." :ഇത്തരം പറഞ്ഞവൻ മൈഥിലിതന്നെ നോക്കി- :സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോൾ :പത്രികൾ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോൾ :ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളർന്നതി- :സത്വരം നക്തഞ്ചരനടുത്താനതുനേര- :മസ്ത്രങ്ങൾകൊണ്ടു ഖണ്ഡിച്ചീടിനാൻ പാദങ്ങളും :ബദ്ധരോഷത്തോടവൻ പിന്നെയുമടുത്തപ്പോ- :ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമൻ. ........................140 :രക്തവും പരന്നിതു ഭൂമിയിലതുകണ്ടു :ചിത്തകൌതുകത്തോടു പുണർന്നു വൈദേഹിയും. :നൃത്തവും തുടങ്ങിനാരപ്സരസ്ത്രീകളെല്ലാ- :മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും. :അന്നേരം വിരാധൻതന്നുളളിൽനിന്നുണ്ടായൊരു :ധന്യരൂപനെക്കാണായ്‌വന്നിതാകാശമാർഗ്ഗേ. :സ്വർണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ :സുന്ദരശരീരനായ്‌ നിർമ്മലാംബരത്തോടും :രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം :രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം........................150 :ഇന്ദിരാരമണമിന്ദീവരദളശ്യാമ- :മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം :സുന്ദരം സുകുമാരം സുകൃതിജനമനോ- :മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം :വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ- :നന്ദംപൂണ്ടവൻ പിന്നെ സ്തുതിച്ചുതുടങ്ങിനാൻഃ :"ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരൻ! :കാരുണ്യമൂർത്തേ! കമലാപതേ! ധരാപതേ! :ദുർവ്വാസാവായ മുനിതന്നുടെ ശാപത്തിനാൽ :ഗർവിതനായോരു രാത്രിഞ്ചരനായേനല്ലോ. ..........................160 :നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ- :ബന്ധവുംതീർന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ! :സന്തതമിനിച്ചരണാംബുജയുഗം തവ :ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ. :വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം :പാണികൾകൊണ്ടു ചരണാർച്ചനംചെയ്യാകേണം :ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണംചെയ്യാകേണം :നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം. :ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ- :മുത്തമഭക്തന്മാർക്കു ഭൃത്യനായ്‌ വരേണം ഞാൻ. ......................170 :നമസ്തേ ഭഗവതേ ജ്ഞാനമൂർത്തയേ നമോ :നമസ്തേ രാമായാത്മാരാമായ നമോ നമഃ. :നമസ്തേ രാമായ സീതാഭിരാമായ നിത്യം :നമസ്തേ രാമായ ലോകാഭിരാമായ നമഃ. :ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം :ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേൻ. :നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ- :യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം." :ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ- :നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. ........................180 :"മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ :ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും." :രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരൻ :കാമലാഭേന പോയി നാകലോകവും പുക്കാൻ. :ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു :ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം. 0ryfv0ciyz0ju6yz1c74vczv5mdbnoj അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ശരഭംഗമന്ദിരപ്രവേശം 0 125 246829 16415 2026-08-23T14:17:07Z ~2026-44247-58 13522 246829 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ :ശ്രീമയമായ ശരഭംഗമന്ദിരം പുക്കാർ. :സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു :വീക്ഷ്യ താപസവരൻ പൂജിച്ചു ഭക്തിയോടെ...................190 :കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ- :നന്ദമുൾക്കൊണ്ടു ശരഭംഗനുമരുൾചെയ്‌തുഃ :"ഞാനനേകംനാളുണ്ടു പാർത്തിരിക്കുന്നിതത്ര :ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ. :ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര- :മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം :മർത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ- :നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ :നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി- :യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ......................200 :ചിന്തിച്ചു ബഹുകാലം പാർത്തു ഞാനിരുന്നിതു :ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേൻ." :യോഗീന്ദ്രനായ ശരഭംഗനാം തപോധനൻ :യോഗേശനായ രാമൻതൻപദം വണങ്ങിനാൻഃ :"ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര- :ജന്തുക്കളന്തർഭാഗേ വസന്തം ജഗന്നാഥം :ശ്രീരാമം ദുർവാദളശ്യാമള മംഭോജാക്ഷം :ചീരവാസസം ജടാമകുടം ധനുർദ്ധരം :സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം :സൌമുഖ്യമനോഹരം കരുണാരത്നാകരം."...................210 :കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം :കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു :ലോകേശപദം പ്രാപിച്ചീടിനാൻ തപോധന- :നാകാശമാർഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ. :നാകേശാദികൾ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാർ :പാകശാസനൻ പദാംഭോജവും വണങ്ങിനാൻ. :മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു :കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു :തത്രൈവ കിഞ്ചിൽകാലം കഴിഞ്ഞോരനന്തരം :വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വർഗ്ഗം പുക്കാർ.....................220 gft7p0632jydn9djpo10llzalkbqaih അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/മുനിമണ്ഡലസമാഗമം 0 126 246830 16405 2026-08-23T14:31:42Z ~2026-44247-58 13522 246830 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ഭണ്ഡകാരണ്യതലവാസികളായ മുനി- :മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു :ചണ്ഡദീധിതികുലജാതനാം ജഗന്നാഥൻ :പുണ്ഡരീകാക്ഷൻതന്നെക്കാണ്മാനായ്‌ വന്നീടിനാർ. :രാമലക്ഷ്മണന്മാരും ജാനകീദേവിതാനും :മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താർ. :താപസന്മാരുമാശീർവാദംചെയ്തവർകളോ- :ടാഭോഗാനന്ദവിവശന്മാരായരുൾചെയ്താർഃ :"നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു :പന്നഗോത്തമതൽപേ പളളികൊളളുന്ന ഭവാൻ. ..................230 :ധാതാവർത്ഥിക്കമൂലം ഭൂഭാരം കളവാനായ്‌ :ജാതനായിതു ഭൂവി മാർത്താണ്ഡകുലത്തിങ്കൽ :ലക്ഷ്‌മണനാകുന്നതു ശേഷനും, സീതാദേവി :ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാർ :ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും :സങ്കടം ഞങ്ങൾക്കു തീർത്തീടുവാനെന്നു നൂനം. :നാനാതാപസകുലസേവിതാശ്രമസ്ഥലം :കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം :ജാനകിയോടും സുമിത്രാത്മജനോടുംകൂടി, :മാനസേ കാരുണ്യമുണ്ടായ്‌വരുമല്ലോ കണ്ടാൽ." ...................240 :എന്നരുൾചെയ്ത മുനിശ്രേഷ്‌ഠന്മാരോടുകൂടി :ചെന്നവരോരോ മുനിപർണ്ണശാലകൾ കണ്ടാർ. :അന്നേരം തലയോടുമെല്ലുകളെല്ലാമോരോ :കുന്നുകൾപോലെ കണ്ടു രാഘവൻ ചോദ്യംചെയ്താൻഃ :"മർത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ- :മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!" :തദ്വാക്യം കേട്ടു ചൊന്നാർ താപസജനം "രാമ- :ഭദ്ര! നീ കേൾക്ക മുനിസത്തമന്മാരെക്കൊന്നു :നിർദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ- :യിദ്ദേശമസ്ഥിവ്യാപ്തമായ്‌ ചമഞ്ഞിതു നാഥാ!" ........................250 :ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ- :ചിത്തനായോരു പുരുഷോത്തമനരുൾചെയ്തുഃ :"നിഷ്‌ഠൂരതരമായ ദുഷ്ടരാക്ഷസകുല- :മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവൻ ഞാൻ. :ഇഷ്ടാനുരൂപം തപോനിഷ്‌ഠയാ വസിക്ക സ- :ന്തുഷ്ട്യ‍ാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം." evhy0nyiivy9jcvpmdq8s7jqtfy4293 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/സുതീഷ്ണാശ്രമപ്രവേശം 0 127 246831 16425 2026-08-23T14:44:14Z ~2026-44247-58 13522 246831 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര :നിത്യസംപൂജ്യമാനനായ്‌ വനവാസികളാൽ :തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളിൽ :പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി ........................260 :സത്സംസർഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു :വത്സരം ത്രയോദശമക്കാലം കാണായ്‌വന്നു :വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം :മുഖ്യതാപസകുലശിഷ്യസഞ്ചയപൂർണ്ണം :സർവർത്തുഗുണഗണസമ്പന്നമനുപമം :സർവകാലാനന്ദദാനോദയമത്യത്ഭുതം :സർവപാദപലതാഗുൽമസംകുലസ്ഥലം :സർവസൽപക്ഷിമൃഗഭുജംഗനിഷേവിതം. :രാഘവനവരജൻതന്നോടും സീതയോടു- :മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്‌ഠൻ ................270 :കുംഭസംഭവനാകുമഗസ്ത്യ‍ശിഷ്യോത്തമൻ :സംപ്രീതൻ രാമമന്ത്രോപാസനരതൻ മുനി :സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു :സംപൂജ്യച്ചരുളിനാനർഗ്‌ഘ്യപാദാദികളാൽ. :ഭക്തിപൂണ്ടശ്രുജനനേത്രനായ്‌ സഗദ്‌ഗദം :ഭക്തവത്സലനായ രാഘവനോടു ചൊന്നാൻഃ :"നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ :സന്തതം ജപിപ്പു ഞാൻ മൽഗുരുനിയോഗത്താൽ. :ബ്രഹ്‌മശങ്കരമുഖ്യവന്ദ്യമാം പാദമല്ലോ :നിന്മഹാമായാർണ്ണവം കടപ്പാനൊരു പോതം. ................280 :ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ :വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം. :ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാൻ :ത്വൽപാദാംബുജം നിത്യമുൾക്കാമ്പിലുദിക്കണം. :പുത്രഭാര്യാർത്ഥനിലയാന്ധകൂപത്തിൽ വീണു :ബദ്ധനായ്‌ മുഴുകീടുമെന്നെ നിന്തിരുവടി :ഭക്തവാത്സല്യകരുണാകടാക്ഷങ്ങൾതന്നാ- :ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ! :മൂത്രമാംസാമേദ്ധ്യാന്ത്രപുൽഗല പിണ്ഡമാകും :ഗാത്രമോർത്തോളമതി കശ്‌മലമതിങ്കലു- ....................290 :ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി- :ച്ചാർത്തിനാശന! ഭവാൻ വാഴുകെന്നുളളിൽ നിത്യം. :സർവഭൂതങ്ങളുടെയുളളിൽ വാണീടുന്നതും :സർവദാ ഭവാൻതന്നെ കേവലമെന്നാകിലും :ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ :ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല. :ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ :ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും. :സേവാനുരൂപഫലദാനതൽപരൻ ഭവാൻ :ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ! .......................300 :വിശ്വസംഹാരസൃഷ്‌ടിസ്ഥിതികൾ ചെയ്‌വാനായി :വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ :രുദ്രപങ്കജ ഭവ വിഷ്ണുരൂപങ്ങളായി- :ച്ചിദ്രൂപനായ ഭവാൻ വാഴുന്നു, മോഹാത്മനാം :നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കൽ :ഭാനുമാൻ ജലംപ്രതി വെവ്വേറെ കാണുംപോലെ. :ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ- :മെങ്ങനെയറിഞ്ഞുപാസിപ്പു ഞാൻ ദയാനിധേ! :അദ്യൈവ ഭവച്ചരണാംബുജയുഗം മമ :പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാൽ. ...............310 :ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും :നിർമ്മലനായ ഭവാൻ ചിന്മയനെന്നാകിലും :സന്മയമായി പരബ്രഹ്‌മമായരൂപമായ്‌ :കർമ്മണാമഗോചരമായോരു ഭവദ്രൂപം :ത്വന്മായാവിഡംബനരചിതം മാനുഷ്യകം :മന്മഥകോടികോടിസുഭഗം കമനീയം :കാരുണ്യപൂർണ്ണനേത്രം കാർമ്മുകബാണധരം :സ്മേരസുന്ദരമുഖമജിനാംബരധരം :സീതാസംയുതം സുമിത്രാത്മജനിഷേവിത- :പാദപങ്കജം നീലനീരദകളേബരം. ..............320 :കോമളമതിശാന്തമനന്തഗുണമഭി- :രാമമാത്മാരാമമാനന്ദസമ്പൂർണ്ണാമൃതം :പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ- :രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം. :മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം :മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!" :വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു :മന്ദഹാസവും പൂണ്ടു രാഘവനരുൾചെയ്‌തുഃ :"നിത്യവുമുപാസനാശുദ്ധമായിരിപ്പോരു :ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌വന്നു മുനേ! ................330 :സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ- :ന്മന്ത്രോപാസകന്മാരായ്‌ നിരപേക്ഷന്മാരുമായ്‌ :സന്തുഷ്‌ടന്മാരായുളള ഭക്തന്മാർക്കെന്നെ നിത്യം :ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമല്ലോ. :ത്വൽകൃതമേതൽ സ്തോത്രം മൽപ്രിയം പഠിച്ചീടും :സൽകൃതിപ്രവരനാം മർത്ത്യനു വിശേഷിച്ചും :സൽഭക്തി ഭവിച്ചീടും ബ്രഹ്‌മജ്ഞാനവുമുണ്ടാ- :മൽപവുമതിനില്ല സംശയം നിരൂപിച്ചാൽ. :താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം :പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ. ..................340 :ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യ‍നെ- :ക്കണ്ടു വന്ദിച്ചുകൊൾവാ,നെന്തതിനാവതിപ്പോൾ? :തത്രൈവ കിഞ്ചിൽക്കാലം വസ്‌തുമുണ്ടത്യാഗ്രഹ- :മെത്രയുണ്ടടുത്തതുമഗസ്ത്യ‍ാശ്രമം മുനേ!" :ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീക്ഷ്‌ണനു- :"മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാൻ :കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാൾ. :വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം :ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെൻ ഗുരുവിനെ. :പുഷ്‌ടമോദത്തോടൊക്കത്തക്കപ്പോയ്‌ക്കാണാമല്ലോ." .......................350 :ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ- :ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം :പ്രീതനാം മുനിയോടും ജാനകീദേവിയോടും :സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്‌ :ചെന്നിതു രാമനഗസ്ത്യ‍ാനുജാശ്രമേ ജാവം :വന്നു സൽക്കാരംചെയ്താനഗസ്ത്യ‍സഹജനും :വന്യഭോജനവുംചെയ്തന്നവരെല്ലാവരു- :മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷംഃ lmr7oap3u7ocjshjxahhak5vgk4y8zy അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/അഗസ്ത്യസന്ദർശനം 0 128 246832 16385 2026-08-23T14:52:38Z ~2026-44247-58 13522 246832 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ഭാനുമാനുദിച്ചപ്പോളർഘ്യവും നല്‌കി മഹാ- :കാനനമാർഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. .................360 :സർവർത്തുഫലകുസുമാഢ്യപാദപലതാ- :സംവൃതം നാനാമൃഗസഞ്ചയനിഷേവിതം :നാനാപക്ഷികൾ നാദംകൊണ്ടതിമനോഹരം :കാനനം ജാതിവൈരരഹിതജന്തുപൂർണ്ണം :നന്ദനസമാനമാനന്ദദാനാഢ്യം മുനി- :നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം :ബ്രഹ്‌മർഷിപ്രവരന്മാരമരമുനികളും :സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങൾ :സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല :സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. ......................370 :ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ :ബ്രഹ്‌മജ്ഞന്മാരായുളേളാർ ചൊല്ലുന്നു കാണുംതോറും. :ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ- :ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ :വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമൻ :വിശ്രുതനായ സുതീക്ഷ്‌ണൻതന്നോ'ടിനിയിപ്പോൾ :വേഗേന ചെന്നു ഭവാനഗസ്ത്യ‍മുനീന്ദ്രനോ- :ടാഗതനായോരെന്നെയങ്ങുണർത്തിച്ചീടേണം. :ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും :കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.' .........................380 :ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി- :ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ :നത്വാ തം ഗുരുവരമഗസ്ത്യ‍ം മുനികുല- :സത്തമം രഘൂത്തമഭക്തസഞ്ചയവൃതം :രാമമന്ത്രാർത്ഥവ്യാഖ്യാതൽപരം ശിഷ്യന്മാർക്കാ- :യ്‌ക്കാമദമഗസ്ത്യ‍മാത്മാരാമം മുനീശ്വരം :ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു- :മാരാൽ വീണുടൻ ദണ്ഡനമസ്‌കാരവും ചെയ്താൻ. :"രാമനാം ദാശരഥി സോദരനോടും നിജ- :ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോൾ. ........................390 :നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിൻ :തൃക്കഴലിണ കണ്ടു വന്ദിപ്പാൻ ഭക്തിയോടെ." :മുമ്പേതന്നകകാമ്പിൽ കണ്ടറിഞ്ഞിരിക്കുന്നു :കുംഭസംഭവൻ പുനരെങ്കിലുമരുൾചെയ്താൻഃ :"ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ- :ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം. :പാർത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാൻ. :പ്രാർത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം :രാമ രാമേതി രാമമന്ത്രവും ജപിച്ചതി- :കോമളം കാളമേഘശ്യാമളം നളിനാക്ഷം." .........................400 :ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ- :രോത്തമൻ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി- :സത്തമരോടും നിജശിഷ്യസഞ്ചയത്തോടും :ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാർത്തരുൾചെയ്താൻഃ :"ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ- :ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം. :യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാൽ മമ :ഭാഗ്യപൂർണ്ണത്വേന സംപ്രാപ്തനായിതു ഭവാൻ. :അദ്യവാസരം മമ സഫല,മത്രയല്ല :മത്തപസ്സാഫല്യവും വന്നിതു ജഗൽപതേ!" ....................410 :കുംഭസംഭവൻതന്നെക്കണ്ടു രാഘവൻതാനും :തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം :കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോൾ :കുംഭജന്മാവുമെടുത്തെഴുനേൽപിച്ചു ശീഘ്രം :ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും :ഗൂഢപാദീശാംശജനായ ലക്ഷ്‌മണനെയും :ഗാത്രസ്പർശനപരമാഹ്ളാദജാതസ്രവ- :ന്നേത്രകീലാലാകുലനായ താപസവരൻ :ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം :രാഘവനുടെ കരപങ്കജമതിദ്രുതം ...........................420 :സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ- :നാശ്രിതജനപ്രിയനായ വിശ്വേശം രാമം :പാദ്യാർഗ്‌ഘ്യാസന മധുപർക്കമുഖ്യങ്ങളുമാ- :പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം :വന്യഭോജ്യങ്ങൾകൊണ്ടു സാദരം ഭുജിപ്പിച്ചു :ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാൻഃ 18b5dvdtjlhebbmk2i5nnpq8qa6xfvj അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം 0 129 246826 22651 2026-08-23T13:52:40Z ~2026-44247-58 13522 246826 wikitext text/x-wiki {{രാമായണം ആരണ്യകാണ്ഡം}} :ബാലികേ! ശുകകുലമൌലിമാലികേ! ഗുണ- :ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ :നീലനീരദനിഭൻ നിർമ്മലൻ നിരഞ്ജനൻ :നീലനീരജദലലോചനൻ നാരായണൻ :നീലലോഹിതസേവ്യൻ നിഷ്‌കളൻ നിത്യൻ പരൻ :കാലദേശാനുരൂപൻ കാരുണ്യനിലയനൻ :പാലനപരായണൻ പരമാത്മാവുതന്റെ :ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും. :ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു :സാരമായൊരു മുക്തിസാധനം രസായനം..................10 :ഭാരതീഗുണം തവ പരമാമൃതമല്ലോ :പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാൾ. :ഫാലലോചനൻ പരമേശ്വരൻ പശുപതി :ബാലശീതാംശുമൌലി ഭഗവാൻ പരാപരൻ :പ്രാലേയാചലമകളോടരുൾചെയ്തീടിനാൻ. :ബാലികേ കേട്ടുകൊൾക പാർവ്വതി ഭക്തപ്രിയേ! :രാമനാം പരമാത്മാവാനന്ദരൂപനാത്മാ- :രാമനദ്വയനേകനവ്യയനഭിരാമൻ :അത്രിതാപസപ്രവരാശ്രമേ മുനിയുമാ- :യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം...............20 :#[[മഹാരണ്യപ്രവേശം]] :#[[വിരാധവധം]] :#[[ശരഭംഗമന്ദിരപ്രവേശം]] :#[[മുനിമണ്ഡലസമാഗമം]] :#[[സുതീഷ്ണാശ്രമപ്രവേശം]] :#[[അഗസ്ത്യസന്ദർശനം]] :#[[അഗസ്ത്യസ്തുതി]] :#[[ജടായുസംഗമം]] :#[[ലക്ഷ്മണോപദേശം]] :#[[ശൂർപ്പണഖാഗമനം]] :#[[ഖരവധം]] :#[[ശൂർപ്പണഖാവിലാപം]] :#[[രാവണമാരീചസംഭാഷണം]] :#[[മാരീചനിഗ്രഹം]] :#[[സീതാപഹരണം]] :#[[സീതാന്വേഷണം]] :#[[ജടായുഗതി]] :#[[ജടായുസ്തുതി]] :#[[കബന്ധഗതി]] :#[[കബന്ധസ്തുതി]] :#[[ശബര്യാശ്രമപ്രവേശം]] [[വർഗ്ഗം:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] nbyqflg04wxb2le3nm94szvyrupj7a0 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/അഗസ്ത്യസ്തുതി 0 1490 246833 16387 2026-08-23T15:10:21Z ~2026-44247-58 13522 246833 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :"നീ വരുന്നതും പാർത്തു ഞാനിരുന്നിതു മുന്നം :ദേവകളോടും കമലാസനനോടും ഭവാൻ :ക്ഷീരവാരിധിതീരത്തിങ്കൽനിന്നരുൾചെയ്‌തു :'ഘോരരാവണൻതന്നെക്കൊന്നു ഞാൻ ഭൂമണ്ഡല- ......................430 :ഭാരാപഹരണം ചെയ്‌തീടുവനെ'ന്നുതന്നെ. :സാരസാനന! സകലേശ്വര! ദയാനിധേ! :ഞാനന്നുതുടങ്ങി വന്നിവിടെ വാണീടിനേ- :നാനന്ദസ്വരൂപനാം നിന്നുടൽ കണ്ടുകൊൾവാൻ. :താപസജനത്തോടും ശിഷ്യസംഘാതത്തോടും :ശ്രീപാദാംബുജം നിത്യം ധ്യാനിച്ചു വസിച്ചു ഞാൻ. :ലോകസൃഷ്‌ടിക്കു മുന്നമേകനായാനന്ദനായ്‌ :ലോകകാരണൻ വികൽപോപാധിവിരഹിതൻ :തന്നുടെ മായ തനിക്കാശ്രയഭൂതയായി :തന്നുടെ ശക്തിയെന്നും പ്രകൃതി മഹാമായ.......................... 440 :നിർഗ്ഗുണനായ നിന്നെയാവരണംചെയ്‌തിട്ടു :തൽഗുണങ്ങളെയനുസരിപ്പിച്ചീടുന്നതും :നിർവ്യാജം വേദാന്തികൾ ചൊല്ലുന്നു നിന്നെ മുന്നം :ദിവ്യമാമവ്യാകൃതമെന്നുപനിഷദ്വശാൽ. :മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും :മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും. :വിദ്വാന്മാരവിദ്യയെന്നും പറയുന്നുവല്ലോ :ശക്തിയെപ്പലനാമം ചൊല്ലുന്നു പലതരം. :നിന്നാൽ സംക്ഷോഭ്യമാണയാകിയ മായതന്നിൽ- :നിന്നുണ്ടായ്‌വന്നു മഹത്തത്ത്വമെന്നല്ലോ ചൊല്ലൂ. ......................450 :നിന്നുടെ നിയോഗത്താൽ മഹത്തത്ത്വത്തിങ്കലേ- :നിന്നുണ്ടായ്‌വന്നു പുനരഹങ്കാരവും പുരാ. :മഹത്തത്ത്വവുമഹങ്കാരവും സംസാരവും :മഹദ്വേദികളേവം മൂന്നായിച്ചൊല്ലീടുന്നു. :സാത്വികം രാജസവും താമസമെന്നീവണ്ണം :വേദ്യമായ്‌ ചമഞ്ഞിതു മൂന്നുമെന്നറിഞ്ഞാലും. :താമസത്തിങ്കൽനിന്നു സൂക്ഷ്‌മതന്മാത്രകളും :ഭൂമിപൂർവകസ്ഥൂലപഞ്ചഭൂതവും പിന്നെ :രാജസത്തിങ്കൽനിന്നുണ്ടായിതിന്ദ്രിയങ്ങളും :തേജോരൂപങ്ങളായ ദൈവതങ്ങളും, പിന്നെ ...................460 :സാത്വികത്തിങ്കൽനിന്നു മനസ്സുമുണ്ടായ്‌വന്നു; :സൂത്രരൂപകം ലിംഗമിവറ്റിൽനിന്നുണ്ടായി. :സർവത്ര വ്യാപ്തസ്ഥൂലസഞ്ചയത്തിങ്കൽനിന്നു :ദിവ്യനാം വിരാൾപുമാനുണ്ടായിതെന്നു കേൾപ്പൂ. :അങ്ങനെയുളള വിരാൾപുരുഷൻതന്നെയല്ലോ :തിങ്ങീടും ചരാചരലോകങ്ങളാകുന്നതും. :ദേവമാനുഷതിര്യഗ്യോനിജാതികൾ ബഹു- :സ്ഥാവരജംഗമൗഘപൂർണ്ണമായുണ്ടായ്‌വന്നു. :ത്വന്മായാഗുണങ്ങളെ മൂന്നുമാശ്രയിച്ചല്ലോ :ബ്രഹ്‌മാവും വിഷ്‌ണുതാനും രുദ്രനുമുണ്ടായ്‌വന്നു. ................470 :ലോകസൃഷ്‌ടിക്കു രജോഗുണമാശ്രയിച്ചല്ലോ :ലോകേശനായ ധാതാ നാഭിയിൽനിന്നുണ്ടായി, :സത്ത്വമാം ഗുണത്തിങ്കൽനിന്നു രക്ഷിപ്പാൻ വിഷ്‌ണു, :രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും. :ബുദ്ധിജാദികളായ വൃത്തികൾ ഗുണത്രയം :നിത്യമംശിച്ചു ജാഗ്രൽസ്വപ്‌നവും സുഷുപ്‌തിയും. :ഇവറ്റിന്നെല്ലാം സാക്ഷിയായ ചിന്മയൻ ഭവാൻ :നിവൃത്തൻ നിത്യനേകനവ്യയനല്ലോ നാഥ! :യാതൊരു കാലം സൃഷ്‌ടിചെയ്‌വാനിച്ഛിച്ചു ഭവാൻ :മോദമോടപ്പോളംഗീകരിച്ചു മായതന്നെ. ...................480 :തന്മൂലം ഗുണവാനെപ്പോലെയായിതു ഭവാൻ :ത്വന്മഹാമായ രണ്ടുവിധമായ്‌വന്നാളല്ലോ, :വിദ്യയുമവിദ്യയുമെന്നുളള ഭേദാഖ്യയാ. :വിദ്യയെന്നല്ലോ ചൊൽവൂ നിവൃത്തിനിരതന്മാർ :അവിദ്യാവശന്മാരായ്‌ വർത്തിച്ചീടിന ജനം :പ്രവൃത്തിനിരതന്മാരെന്നത്രേ ഭേദമുളളു. :വേദാന്തവാക്യാർത്ഥവേദികളായ്‌ സമന്മാരായ്‌ :പാദഭക്തന്മാരായുളളവർ വിദ്യാത്മകന്മാർ. :അവിദ്യാവശഗന്മാർ നിത്യസംസാരികളെ- :ന്നവശ്യം തത്ത്വജ്ഞന്മാർ ചൊല്ലുന്നു നിരന്തരം. ...................490 :വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ :നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്ത്വജ്ഞന്മാർ. :ത്വന്മന്ത്രോപാസകന്മാരായുളള ഭക്തന്മാർക്കു :നിർമ്മലയായ വിദ്യ താനേ സംഭവിച്ചീടും. :മറ്റുളള മൂഢന്മാർക്കു വിദ്യയുണ്ടാകെന്നതും :ചെറ്റില്ല നൂറായിരം ജന്മങ്ങൾ കഴിഞ്ഞാലും. :ആകയാൽ ത്വത്ഭക്തിസമ്പന്നന്മാരായുളളവ- :രേകാന്തമുക്തന്മാരില്ലേതും സംശയമോർത്താൽ. :ത്വഭക്തിസുധാഹീനന്മാരായുളളവർക്കെല്ലാം :സ്വപ്‌നത്തിൽപ്പോലും മോക്ഷം സംഭവിക്കയുമില്ല. ......................500 :ശ്രീരാമ! രഘുപതേ! കേവലജ്ഞാനമൂർത്തേ! :ശ്രീരമണാത്മാരാമ! കാരുണ്യാമൃതസിന്ധോ! :എന്തിനു വളരെ ഞാനിങ്ങനെ പറയുന്നു :ചിന്തിക്കിൽ സാരം കിഞ്ചിൽ ചൊല്ലുവൻ ധരാപതേ! :സാധുസംഗതിതന്നെ മോക്ഷകാരണമെന്നു :വേദാന്തജ്ഞന്മാരായ വിദ്വാന്മാർ ചൊല്ലീടുന്നു. :സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ :ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്‌ :നിസ്‌പൃഹന്മാരായ്‌ വിഗതൈഷണന്മാരായ്‌ സദാ :ത്വത്ഭക്തന്മാരായ്‌ നിവൃത്താഖിലകാമന്മാരായ്‌ ...................510 :ഇഷ്‌ടാനിഷ്‌ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്‌ :നഷ്‌ടസംഗന്മാരുമായ്‌ സന്യസ്തകർമ്മാക്കളായ്‌ :തുഷ്‌ടമാനസന്മാരായ്‌ ബ്രഹ്‌മതൽപ്പരന്മാരായ്‌ :ശിഷ്‌ടാചാരൈകപരായണന്മാരായി നിത്യം :യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ- :യേകാന്തേ ശമദമസാധനയുക്തന്മാരായ്‌ :സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ :ചേതസി ഭവൽകഥാശ്രവണേ രതിയുണ്ടാം. :ത്വൽകഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും :ഭക്തി വർദ്ധിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്‌വരും; .....................520 :വിജ്ഞാനജ്ഞാനാദികൾകൊണ്ടു മോക്ഷവും വരും; :വിജ്ഞാതമെന്നാൽ ഗുരുമുഖത്തിൽനിന്നിതെല്ലാം. :ആകയാൽ ത്വൽഭക്തിയും നിങ്കലേപ്രേമവായ്‌പും :രാഘവ! സദാ ഭവിക്കേണമേ ദയാനിധേ! :ത്വൽപാദാബ്‌ജങ്ങളിലും ത്വത്ഭക്തന്മാരിലുമെ- :ന്നുൾപ്പൂവിൽ ഭക്തി പുനരെപ്പോഴുമുണ്ടാകേണം. :ഇന്നല്ലോ സഫലമായ്‌വന്നതു മമ ജന്മ- :മിന്നു മൽ ക്രതുക്കളും വന്നിതു സഫലമായ്‌. :ഇന്നല്ലോ തപസ്സിനും സാഫല്യമുണ്ടായ്‌വന്നു :ഇന്നല്ലോ സഫലമായ്‌വന്നതു മന്നേത്രവും. ....................530 :സീതയാ സാർദ്ധം ഹൃദി വസിക്ക സദാ ഭവാൻ :സീതാവല്ലഭ! ജഗന്നായക! ദാശരഥേ! :നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു :കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ :നാനാകർമ്മങ്ങളനുഷ്‌ഠിക്കുമ്പോൾ സദാകാലം :മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!" :കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ :ജംഭാരി തന്നാൽ മുന്നം നിക്ഷിപ്‌തമായ ചാപം :ബാണതൂണീരത്തോടും കൊടുത്തു ഖഡ്‌ഗത്തോടും :ആനന്ദവിവശനായ്‌ പിന്നെയുമരുൾചെയ്‌താൻഃ ...................540 :"ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാൽ :ഭൂപതേ! വിനഷ്‌ടമായീടേണം വൈകീടാതെ. :സാക്ഷാൽ ശ്രീനാരായണനായ നീ മായയോടും :രാക്ഷസവധത്തിനായ്‌മർത്ത്യനായ്‌ പിറന്നതും. :രണ്ടുയോജനവഴി ചെല്ലുമ്പോളിവിടെനി- :ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി. :ഗൗതമീതീരെ നല്ലൊരാശ്രമം ചമച്ചതിൽ :സീതയാ വസിക്ക പോയ്‌ ശേഷമുളെളാരുകാലം :തത്രൈവ വസിച്ചു നീ ദേവകാര്യങ്ങളെല്ലാം :സത്വരം ചെയ്‌കെ"ന്നുടനനുജ്ഞ നല്‌കി മുനി.................550 kxjwjuxb5tg6y7e16o21adhczv6s1m4 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ജടായുസംഗമം 0 1491 246838 16397 2026-08-24T03:04:16Z ~2026-44247-58 13522 246838 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ശ്രുത്വൈതൽ സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം :തത്വാർത്ഥസമന്വിതം രാഘവൻ തിരുവടി :ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു :വീണുടൻ നമസ്‌കരിച്ചഗസ്ത്യ‍പാദാംബുജം :യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും :പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം, :അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു :പത്രിസത്തമനാകും വൃദ്ധനാം ജടായുഷം :എത്രയും വളർന്നൊരു വിസ്‌മയംപൂണ്ടു രാമൻ :ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻ.....................560 :"രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി- :ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ! :വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ :കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ." :ലക്ഷ്‌മണൻതന്നോടിത്ഥം രാമൻ ചൊന്നതു കേട്ടു :പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാൻ :"വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി- :ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും. :നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവൻ; :ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാൻ." ....................570 :എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ :നന്നായാശ്ലേഷംചെയ്‌തു നൽകിനാനനുഗ്രഹംഃ :"എങ്കിൽ ഞാനിരിപ്പതിനടുത്തു വസിക്ക നീ :സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല. :ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം! :കിങ്കരപ്രവരനായ്‌ വാഴുക മേലിൽ ഭവാൻ." == പഞ്ചവടീപ്രവേശം == :എന്നരുൾചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി- :തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌. :പർണ്ണശാലയും തീർത്തു ലക്ഷ്‌മണൻ മനോജ്ഞമായ്‌ :പർണ്ണപുഷ്പങ്ങൾകൊണ്ടു തൽപവുമുണ്ടാക്കിനാൻ............................580 :ഉത്തമഗംഗാനദിക്കുത്തരതീരേ പുരു- :ഷോത്തമൻ വസിച്ചിതു ജാനകീദേവിയോടും. :കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ- :വൃതകാനനേ ജനസംബാധവിവർജ്ജിതേ :നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ :ശ്രീരാമനയോദ്ധ്യയിൽ വാണതുപോലെ വാണാൻ. :ഫലമൂലാദികളും ലക്ഷ്‌മണനനുദിനം :പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ. :രാത്രിയിലുറങ്ങാതെ ചാപബാണവും ധരി- :ച്ചാസ്ഥയാ രക്ഷാർത്ഥമായ്‌ നിന്നീടും ഭക്തിയോടെ...............................590 :സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ :ഗൗതമിതന്നിൽ കുളിച്ചർഗ്‌ഘ്യവും കഴിച്ചുടൻ :പോരുമ്പോൾ സൗമിത്രി പാനീയവും കൊണ്ടുപോരും :വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം. 2qdgamhbnh1s13oybsyuh24wo4aqqv3 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ലക്ഷ്മണോപദേശം 0 1492 246839 78132 2026-08-24T03:19:05Z ~2026-44247-58 13522 246839 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവൻ :തൃക്കഴൽ കൂപ്പി വിനയാന്വിതനായിച്ചൊന്നാൻ: :"മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ! :ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. :ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ലാം :മാനസാനന്ദം വരുമാറരുൾചെയ്‌തീടേണം.........................600 :ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം :നേരോടെയുപദേശിച്ചീടുവാൻ ഭൂമണ്ഡലേ." :ശ്രീരാമനതു കേട്ടു ലക്ഷ്‌മണൻതന്നോടപ്പോ- :ളാരുഢാനന്ദമരുൾചെയ്‌തിതു വഴിപോലെഃ :"കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം :കേട്ടോളം തീർന്നീടും വികൽപഭ്രമമെല്ലാം. :മുമ്പിനാൽ മായാസ്വരൂപത്തെ ഞാൻ ചൊല്ലീടുവ- :നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ. :വിജ്ഞാനസഹിതമാം ജ്ഞാനവും ചൊൽവൻ പിന്നെ :വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ!......................610 :ജ്ഞേയമായുളള പരമാത്മാനമറിയുമ്പോൾ :മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ. :ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി- :ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ :മായയാകുന്നതതു നിർണ്ണയമതിനാലെ :കായസംബന്ധമാകും സംസാരം ഭവിക്കുന്നു. :ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു :രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ. :എന്നതിൽ മുന്നേതല്ലോ ലോകത്തെക്കൽപിക്കുന്ന- :തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും...............................620 :ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും :സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും. :ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ- :താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും. :മായാകൽപിതം പരമാത്മനി വിശ്വമെടോ! :മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു. :രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ :നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ. :മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും :മാനസത്തിങ്കൽ സ്‌മരിക്കപ്പെടുന്നതുമെല്ലാം............................630 :സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ :വിഭ്രമം കളഞ്ഞാലും വികൽപമുണ്ടാകേണ്ട. :ജന്മസംസാരവൃക്ഷമൂലമായതു ദേഹം :തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം. :ദേഹമായതു പഞ്ചഭൂതസഞ്ചയമയം :ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാൽ. :ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി :മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം :ഓർത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ :ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം...................640 :എന്നിവറ്റിങ്കൽനിന്നു വേറൊന്നു ജീവനതും :നിർണ്ണയം പരമാത്മാ നിശ്ചലൻ നിരാമയൻ. :ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള :സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ. :ജീവാത്മാവെന്നും പരമാത്മാവെന്നതുമോർക്കിൽ :കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും. :ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം :ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ. :മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം :മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ്‌ സദാകാലം ...................650 :അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ :മന്യുഭാവവുമകലെക്കളഞ്ഞനുദിനം :ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ :ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു :നിത്യവും സൽക്കർമ്മങ്ങൾക്കിളക്കം വരുത്താതെ :സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്‌ :മാനസവചനദേഹങ്ങളെയടക്കിത്ത- :ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ :ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി- :ലനഹങ്കാരത്വേന സമഭാവനയോടും .....................660 :സർവാത്മാവാകുമെങ്കലുറച്ച മനസ്സോടും :സർവദാ രാമരാമേത്യമിതജപത്തൊടും :പുത്രദാരാർത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു :സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം :ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ- :ന്തുഷ്‌ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം :പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു- :മേകാന്തേ പരമാത്മജ്ഞാനതൽപരനായി :വേദാന്തവാക്യാർത്ഥങ്ങളവലോകനം ചെയ്‌തു :വൈദികകർമ്മങ്ങളുമാത്മനി സമർപ്പിച്ചാൽ ....................670 :ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും :മാനസേ വികൽപങ്ങളേതുമേയുണ്ടാകൊല്ലാ. :ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി- :ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാരം//////////////// :മാനസാദികളൊന്നുമിവറ്റിൽനിന്നു മേലേ :മാനമില്ലാത പരമാത്മാവുതാനേ വേറേ :നിൽപിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം :തൽപദാത്മാ ഞാനിഹ ത്വൽപദാർത്ഥവുമായി :ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം :ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ. ....................680 :ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ :ഞാനിതെന്നറിവിനു സാധനമാകയാലെ. :സർവത്ര പരിപൂർണ്ണനാത്മാവു ചിദാനന്ദൻ :സർവസത്വാന്തർഗ്ഗതനപരിച്ഛേദ്യനല്ലോ. :ഏകനദ്വയൻ പരനവ്യയൻ ജഗന്മയൻ :യോഗേശനജനഖിലാധാരൻ നിരാധാരൻ :നിത്യസത്യജ്ഞാനാദിലക്ഷണൻ ബ്രഹ്‌മാത്മകൻ :ബുദ്ധ്യുപാധികളിൽ വേറിട്ടവന്മായാമയൻ :ജ്ഞാനംകൊണ്ടുപഗമ്യൻ യോഗിനാമേകാത്മനാം :ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം. ...................690 :ആത്മനോരേവം ജീവപരയോർമ്മൂലവിദ്യാ :ആത്മനി കാര്യകാരണങ്ങളും കൂടിച്ചേർന്നു :ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി :ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ. :ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ- :മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി- :തുളളവണ്ണമേ പറവാനുമിതറിവാനു- :മുളളം നല്ലുണർവുളേളാരില്ലാരും ജഗത്തിങ്കൽ. :മത്ഭക്തിയില്ലാതവർക്കെത്രയും ദുർലഭം കേൾ :മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. ..................700 :നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി :രാത്രിയിൽ തന്റെ പദം ദീപമുണ്ടെന്നാകിലേ :നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ :ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ. :ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം :ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ. :മത്ഭക്തന്മാരോടുളള നിത്യസംഗമമതും :മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും :ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന- :രാകുലമെന്നിയേ സാധിച്ചുകൊൾകയുമഥ .................710 :പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല :ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ :മൽക്കഥാപാഠശ്രവണങ്ങൾചെയ്‌കയും മുദാ :മൽഗുണനാമങ്ങളെക്കീർത്തിച്ചുകൊളളുകയും :സന്തതമിത്ഥമെങ്കൽ വർത്തിക്കും ജനങ്ങൾക്കൊ- :രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും. :ഭക്തി വർദ്ധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതി- :ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ. :ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങൾ :സദ്യഃ സംഭവിച്ചീടുമെന്നാൽ മുക്തിയും വരും. ..................720 :മുക്തിമാർഗ്ഗം താവക പ്രശ്‌നാനുസാരവശാ- :ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ. :വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ :ഭക്തന്മാർക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ. :ഭക്തനെന്നാകിലവൻ ചോദിച്ചീലെന്നാകിലും :വക്തവ്യമവനോടു വിശ്വാസം വരികയാൽ. :ഭക്തിവിശ്വാസശ്രദ്ധായുക്തനാം മർത്ത്യനിതു :നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം. :ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം :ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും." 730 k2nrhtncqd34xwyps3uy20l8coac1ju 246840 246839 2026-08-24T03:20:31Z ~2026-44247-58 13522 246840 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവൻ :തൃക്കഴൽ കൂപ്പി വിനയാന്വിതനായിച്ചൊന്നാൻ: :"മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ! :ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം. :ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ലാം :മാനസാനന്ദം വരുമാറരുൾചെയ്‌തീടേണം.........................600 :ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ലാം :നേരോടെയുപദേശിച്ചീടുവാൻ ഭൂമണ്ഡലേ." :ശ്രീരാമനതു കേട്ടു ലക്ഷ്‌മണൻതന്നോടപ്പോ- :ളാരുഢാനന്ദമരുൾചെയ്‌തിതു വഴിപോലെഃ :"കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം :കേട്ടോളം തീർന്നീടും വികൽപഭ്രമമെല്ലാം. :മുമ്പിനാൽ മായാസ്വരൂപത്തെ ഞാൻ ചൊല്ലീടുവ- :നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ. :വിജ്ഞാനസഹിതമാം ജ്ഞാനവും ചൊൽവൻ പിന്നെ :വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ!......................610 :ജ്ഞേയമായുളള പരമാത്മാനമറിയുമ്പോൾ :മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ. :ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി- :ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ :മായയാകുന്നതതു നിർണ്ണയമതിനാലെ :കായസംബന്ധമാകും സംസാരം ഭവിക്കുന്നു. :ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു :രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ. :എന്നതിൽ മുന്നേതല്ലോ ലോകത്തെക്കൽപിക്കുന്ന- :തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും...............................620 :ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും :സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും. :ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ- :താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും. :മായാകൽപിതം പരമാത്മനി വിശ്വമെടോ! :മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു. :രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ :നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ. :മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും :മാനസത്തിങ്കൽ സ്‌മരിക്കപ്പെടുന്നതുമെല്ലാം............................630 :സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ :വിഭ്രമം കളഞ്ഞാലും വികൽപമുണ്ടാകേണ്ട. :ജന്മസംസാരവൃക്ഷമൂലമായതു ദേഹം :തന്മൂലം പുത്രകളത്രാദി സംബന്ധമെല്ലാം. :ദേഹമായതു പഞ്ചഭൂതസഞ്ചയമയം :ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാൽ. :ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി :മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ലാം :ഓർത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ :ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം...................640 :എന്നിവറ്റിങ്കൽനിന്നു വേറൊന്നു ജീവനതും :നിർണ്ണയം പരമാത്മാ നിശ്ചലൻ നിരാമയൻ. :ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള :സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ. :ജീവാത്മാവെന്നും പരമാത്മാവെന്നതുമോർക്കിൽ :കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും. :ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം :ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ. :മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം :മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ്‌ സദാകാലം ...................650 :അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ :മന്യുഭാവവുമകലെക്കളഞ്ഞനുദിനം :ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ :ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു :നിത്യവും സൽക്കർമ്മങ്ങൾക്കിളക്കം വരുത്താതെ :സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്‌ :മാനസവചനദേഹങ്ങളെയടക്കിത്ത- :ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ :ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി- :ലനഹങ്കാരത്വേന സമഭാവനയോടും .....................660 :സർവാത്മാവാകുമെങ്കലുറച്ച മനസ്സോടും :സർവദാ രാമരാമേത്യമിതജപത്തൊടും :പുത്രദാരാർത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു :സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം :ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ- :ന്തുഷ്‌ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം :പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു- :മേകാന്തേ പരമാത്മജ്ഞാനതൽപരനായി :വേദാന്തവാക്യാർത്ഥങ്ങളവലോകനം ചെയ്‌തു :വൈദികകർമ്മങ്ങളുമാത്മനി സമർപ്പിച്ചാൽ ....................670 :ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും :മാനസേ വികൽപങ്ങളേതുമേയുണ്ടാകൊല്ലാ. :ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി- :ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യങ്കാരം :മാനസാദികളൊന്നുമിവറ്റിൽനിന്നു മേലേ :മാനമില്ലാത പരമാത്മാവുതാനേ വേറേ :നിൽപിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം :തൽപദാത്മാ ഞാനിഹ ത്വൽപദാർത്ഥവുമായി :ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം :ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ. ....................680 :ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ :ഞാനിതെന്നറിവിനു സാധനമാകയാലെ. :സർവത്ര പരിപൂർണ്ണനാത്മാവു ചിദാനന്ദൻ :സർവസത്വാന്തർഗ്ഗതനപരിച്ഛേദ്യനല്ലോ. :ഏകനദ്വയൻ പരനവ്യയൻ ജഗന്മയൻ :യോഗേശനജനഖിലാധാരൻ നിരാധാരൻ :നിത്യസത്യജ്ഞാനാദിലക്ഷണൻ ബ്രഹ്‌മാത്മകൻ :ബുദ്ധ്യുപാധികളിൽ വേറിട്ടവന്മായാമയൻ :ജ്ഞാനംകൊണ്ടുപഗമ്യൻ യോഗിനാമേകാത്മനാം :ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം. ...................690 :ആത്മനോരേവം ജീവപരയോർമ്മൂലവിദ്യാ :ആത്മനി കാര്യകാരണങ്ങളും കൂടിച്ചേർന്നു :ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി :ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ. :ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ- :മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി- :തുളളവണ്ണമേ പറവാനുമിതറിവാനു- :മുളളം നല്ലുണർവുളേളാരില്ലാരും ജഗത്തിങ്കൽ. :മത്ഭക്തിയില്ലാതവർക്കെത്രയും ദുർലഭം കേൾ :മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. ..................700 :നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി :രാത്രിയിൽ തന്റെ പദം ദീപമുണ്ടെന്നാകിലേ :നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ :ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ. :ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം :ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ. :മത്ഭക്തന്മാരോടുളള നിത്യസംഗമമതും :മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും :ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന- :രാകുലമെന്നിയേ സാധിച്ചുകൊൾകയുമഥ .................710 :പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല :ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ :മൽക്കഥാപാഠശ്രവണങ്ങൾചെയ്‌കയും മുദാ :മൽഗുണനാമങ്ങളെക്കീർത്തിച്ചുകൊളളുകയും :സന്തതമിത്ഥമെങ്കൽ വർത്തിക്കും ജനങ്ങൾക്കൊ- :രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും. :ഭക്തി വർദ്ധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതി- :ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ. :ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങൾ :സദ്യഃ സംഭവിച്ചീടുമെന്നാൽ മുക്തിയും വരും. ..................720 :മുക്തിമാർഗ്ഗം താവക പ്രശ്‌നാനുസാരവശാ- :ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ. :വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ :ഭക്തന്മാർക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ. :ഭക്തനെന്നാകിലവൻ ചോദിച്ചീലെന്നാകിലും :വക്തവ്യമവനോടു വിശ്വാസം വരികയാൽ. :ഭക്തിവിശ്വാസശ്രദ്ധായുക്തനാം മർത്ത്യനിതു :നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം. :ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം :ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും." 730 9levzjhxnwo8sm9tumiwnby3sf30g2f അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ശൂർപ്പണഖാഗമനം 0 1493 246841 16417 2026-08-24T10:54:24Z ~2026-44247-58 13522 246841 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന- :രിത്തിരിനേരമിരുന്നീടിനോരനന്തരം :ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ- :ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു :യാമിനീചരി ജനസ്ഥാനവാസിനിയായ :കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി, :പങ്കജധ്വജ കുലിശാങ്കുശാ ങ്കിതങ്ങളായ്‌ :ഭംഗിതേടീടും പദപാതങ്ങളതുനേരം. :പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ :കൗതുകമുൾക്കൊണ്ടു രാമാശ്രമമകംപുക്കാൾ. ...........740 :ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം :ഭാനുഗോത്രജം ഭവഭയനാശനം പരം :മാനവവീരം മനോമോഹനം മായാമയം :മാനസഭവസമം മാധവം മധുഹരം :ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു :മീനകേതനബാണപീഡിതയായാളേറ്റം. :സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി- :ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താൾഃ :"ആരെടോ ഭവാൻ? ചൊല്ലീടാരുടെ പുത്രനെന്നും :നേരൊടെന്തിവിടേക്കു വരുവാൻ മൂലമെന്നും, ..........750 :എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ- :മെന്തിനു ധരിച്ചിതു താപസവേഷമെന്നും. :എന്നുടെ പരമാർത്ഥം മുന്നേ ഞാൻ പറഞ്ഞീടാം :നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ. :രാക്ഷസേശ്വരനായ രാവണഭഗിനി ഞാ- :നാഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ :ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ- :ർക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ. :നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന- :രെന്നോടു പരമാർത്ഥം ചൊല്ലണം ദയാനിധേ!" ............760 :"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി- :നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം. :എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത :ധന്യേ! മൽഭ്രാതാവായ ലക്ഷ്‌മണനിവനെടോ. :എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ! :നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ." :എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി ഃ :"എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ. :നിന്നെയും പിരിഞ്ഞുപോവാൻ മമ ശക്തി പോരാ :എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ." ................770 :ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു :മാനവവീരനവളോടരുൾചെയ്‌തീടിനാൻഃ :"ഞാനിഹ തപോധനവേഷവുംധരിച്ചോരോ :കാനനംതോറും നടന്നീടുന്നു സദാകാലം. :ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ :മാനസേ പാർത്താൽ വെടിഞ്ഞീടരുതൊന്നുകൊണ്ടും. :സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം! :താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ. :ലക്ഷ്‌മണൻ മമ ഭ്രാതാ സുന്ദരൻ മനോഹരൻ :ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. ............780 :നിങ്ങളിൽ ചേരുമേറെ നിർണ്ണയം മനോഹരേ! :സംഗവും നിന്നിലേറ്റം വർദ്ധിക്കുമവനെടോ. :മംഗലശീലനനുരൂപനെത്രയും നിന- :ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ." :എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്‌- :ചെന്നവളപേക്ഷിച്ചാൾ, ഭർത്താവാകെന്നുതന്നെ :ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ- :"നെന്നുടെ പരമാർത്ഥം നിന്നോടു പറഞ്ഞീടാം. :മന്നവനായ രാമൻതന്നുടെ ദാസൻ ഞാനോ :ധന്യേ! നീ ദാസിയാവാൻതക്കവളല്ലയല്ലോ. ...................790 :ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമൻ- :തന്നോടു തവ കുലശീലാചാരങ്ങളെല്ലാം. :എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമൻ :നിന്നെ"യെന്നതു കേട്ടു രാവണസഹോദരി :പിന്നെയും രഘുകുലനായകനോടു ചൊന്നാ- :"ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന- :ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ. :മന്നവാ! ഗിരിവനഗ്രാമദേശങ്ങൾ തോറും :എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ- :മന്യോന്യം ചേർന്നു ഭുജിക്കായ്‌വരുമനാരതം." .................800 :ഇത്തരമവളുരചെയ്‌തതു കേട്ടനേര- :മുത്തരമരുൾചെയ്‌തു രാഘവൻതിരുവടി :"ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ- :നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോൾ. :ഒരുത്തി വേണമവനതിനാരെന്നു തിര- :ഞ്ഞിരിക്കുംനേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി. :വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ :വരിച്ചുകൊളളുമവനില്ല സംശയമേതും. :തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെൽക :കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!" ...............810 :രാഘവവാക്യം കേട്ടു രാവണസഹോദരി :വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാൽ :ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു- :"മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ. :നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ :മന്നവനായ രാമൻതന്നോടു പറഞ്ഞാലും." :പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌- :ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം. :കാമവുമാശാഭംഗംകൊണ്ടു കോപവുമതി- :പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോൾ .............820 :മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ :കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം :കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ :സംഭ്രമത്തോടു രാമൻ തടുത്തുനിർത്തുംനേരം :ബാലകൻ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു :വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം :ഛേദിച്ചനേരമവളലറി മുറയിട്ട- :നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു. :നീലപർവതത്തിന്റെ മുകളിൽനിന്നു ചാടി :നാലഞ്ചുവഴി വരുമരുവിയാറുപോലെ ..................830 :ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ :ഘോരയാം നിശാചാരി വേഗത്തിൽ നടകൊണ്ടാൾ. :രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു :ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ. :രാക്ഷസപ്രവരനായീടിന ഖരൻമുമ്പിൽ :പക്ഷമറ്റവനിയിൽ പർവതം വീണപോലെ :രോദനംചെയ്‌തു മുമ്പിൽ പതനംചെയ്‌തു നിജ :സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരൻഃ :"മൃത്യുതൻ വക്ത്രത്തിങ്കൽ സത്വരം പ്രവേശിപ്പി- :ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ." .................840 :വീർത്തുവീർത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ- :മാർത്തിപൂണ്ടോർത്തു ഭീത്യാ ചൊല്ലിനാളവളപ്പോൾഃ :"മർത്ത്യന്മാർ ദശരഥപുത്രന്മാരിരുവരു- :ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാർ. :രാമലക്ഷ്‌മണന്മാരെന്നവർക്കു നാമമൊരു :കാമിനിയുണ്ടു കൂടെ സീതയെന്നവൾക്കു പേർ. :അഗ്രജൻനിയോഗത്താലുഗ്രനാമവരജൻ :ഖഡ്‌ഗേന ഛേദിച്ചതു മൽകുചാദികളെല്ലാം. :ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു :ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോൾ....................850 :പച്ചമാംസവും തിന്നു രക്തവും പാനംചെയ്‌കി- :ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും." :എന്നിവ കേട്ടു ഖരൻ കോപത്തോടുരചെയ്താൻഃ :"ദുർന്നയമേറെയുളള മാനുഷാധമന്മാരെ :കൊന്നു മൽഭഗിനിക്കു ഭക്ഷിപ്പാൻ കൊടുക്കണ- :മെന്നതിനാശു പതിന്നാലുപേർ പോക നിങ്ങൾ. :നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ- :രാകൂതം വരുത്തീടും നിനക്കു മടിയാതെ." :എന്നവളോടു പറഞ്ഞയച്ചാൻ ഖരനേറ്റ- :മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. .....................860 :ശൂലമുൽഗരമുസലാസിചാപേഷുഭിണ്ഡി- :പാലാദി പലവിധമായുധങ്ങളുമായി :ക്രൂദ്ധന്മാരാർത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു :യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം. :ബദ്ധവൈരേണ പതിന്നാൽവരുമൊരുമിച്ചു :ശസ്ത്രൗഘം പ്രയോഗിച്ചാർ ചുറ്റുംനിന്നൊരിക്കലെ. :മിത്രഗോത്രാൽഭൂതനാമുത്തമോത്തമൻ രാമൻ :ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം :പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടൻ :പ്രത്യർത്ഥിജനത്തെയും വധിച്ചാനോരോന്നിനാൽ. ................870 :ശൂർപ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി- :ബ്ബാഷ്പവും തൂകി ഖരൻമുമ്പിൽവീണലറിനാൾ. :"എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ- :ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചൊൽ, നീ." :"അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ- :ണ്ടിങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ." :എന്നു ശൂർപ്പണഖയും ചൊല്ലിനാളതുകേട്ടു :വന്ന കോപത്താൽ ഖരൻ ചൊല്ലിനാനതുനേരം :"പോരിക നിശാചരർ പതിന്നാലായിരവും :പോരിനു ദൂഷണനുമനുജൻ ത്രിശിരസ്സും. .................880 :ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം :ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു. :വീരനാം ദൂഷണനും ഖരനും നടകൊണ്ടു :ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ. :രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം :കേൾക്കായനേരം രാമൻ ലക്ഷ്‌മണനോടു ചൊന്നാൻ :"ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു? :നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം. :ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോൾ :ധീരതയോടുമത്ര നീയൊരു കാര്യംവേണം. ................890 :മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു :ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ. :ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊൽവാൻ :മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ. :മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു :കറ്റവാർകുഴലിയെ രക്ഷിച്ചുകൊളേളണം നീ." :ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു :ലക്ഷ്‌മണൻ തൊഴുതു പോയ്‌ ഗഹ്വരമകംപുക്കാൻ. nwapsu674sc11r922n0s5ku3cgx0dvc 246842 246841 2026-08-24T10:55:23Z Quinlan83 11245 Restored revision 16417 by [[Special:Contributions/Thachan.makan|Thachan.makan]] ([[User talk:Thachan.makan|talk]]): Restore (TwinkleGlobal) 246842 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന- :രിത്തിരിനേരമിരുന്നീടിനോരനന്തരം :ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ- :ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു :യാമിനീചരി ജനസ്ഥാനവാസിനിയായ :കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി, :പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌ :ഭംഗിതേടീടും പദപാതങ്ങളതുനേരം. :പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ :കൗതുകമുൾക്കൊണ്ടു രാമാശ്രമമകംപുക്കാൾ. 740 :ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം :ഭാനുഗോത്രജം ഭവഭയനാശനം പരം :മാനവവീരം മനോമോഹനം മായാമയം :മാനസഭവസമം മാധവം മധുഹരം :ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു :മീനകേതനബാണപീഡിതയായാളേറ്റം. :സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി- :ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താൾഃ :"ആരെടോ ഭവാൻ? ചൊല്ലീടാരുടെ പുത്രനെന്നും :നേരൊടെന്തിവിടേക്കു വരുവാൻ മൂലമെന്നും, 750 :എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ- :മെന്തിനു ധരിച്ചിതു താപസവേഷമെന്നും. :എന്നുടെ പരമാർത്ഥം മുന്നേ ഞാൻ പറഞ്ഞീടാം :നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ. :രാക്ഷസേശ്വരനായ രാവണഭഗിനി ഞാ- :നാഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ :ഖരദൂഷണത്രിശിരാക്കളാം ഭ്രാതാക്കന്മാ- :ർക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ. :നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന- :രെന്നോടു പരമാർത്ഥം ചൊല്ലണം ദയാനിധേ!" 760 :"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി- :നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം. :എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത :ധന്യേ! മൽഭ്രാതാവായ ലക്ഷ്‌മണനിവനെടോ. :എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ! :നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ." :എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി ഃ :"എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ. :നിന്നെയും പിരിഞ്ഞുപോവാൻ മമ ശക്തി പോരാ :എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ." 770 :ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു :മാനവവീരനവളോടരുൾചെയ്‌തീടിനാൻഃ :"ഞാനിഹ തപോധനവേഷവുംധരിച്ചോരോ :കാനനംതോറും നടന്നീടുന്നു സദാകാലം. :ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ :മാനസേ പാർത്താൽ വെടിഞ്ഞീടരുതൊന്നുകൊണ്ടും. :സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം! :താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ. :ലക്ഷ്‌മണൻ മമ ഭ്രാതാ സുന്ദരൻ മനോഹരൻ :ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ലാംകൊണ്ടും. 780 :നിങ്ങളിൽ ചേരുമേറെ നിർണ്ണയം മനോഹരേ! :സംഗവും നിന്നിലേറ്റം വർദ്ധിക്കുമവനെടോ. :മംഗലശീലനനുരൂപനെത്രയും നിന- :ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ." :എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്‌- :ചെന്നവളപേക്ഷിച്ചാൾ, ഭർത്താവാകെന്നുതന്നെ :ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ- :"നെന്നുടെ പരമാർത്ഥം നിന്നോടു പറഞ്ഞീടാം. :മന്നവനായ രാമൻതന്നുടെ ദാസൻ ഞാനോ :ധന്യേ! നീ ദാസിയാവാൻതക്കവളല്ലയല്ലോ. 790 :ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമൻ- :തന്നോടു തവ കുലശീലാചാരങ്ങളെല്ലാം. :എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമൻ :നിന്നെ"യെന്നതു കേട്ടു രാവണസഹോദരി :പിന്നെയും രഘുകുലനായകനോടു ചൊന്നാ- :"ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന- :ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ. :മന്നവാ! ഗിരിവനഗ്രാമദേശങ്ങൾ തോറും :എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ- :മന്യോന്യം ചേർന്നു ഭുജിക്കായ്‌വരുമനാരതം." 800 :ഇത്തരമവളുരചെയ്‌തതു കേട്ടനേര- :മുത്തരമരുൾചെയ്‌തു രാഘവൻതിരുവടി ഃ :"ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ- :നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോൾ. :ഒരുത്തി വേണമവനതിനാരെന്നു തിര- :ഞ്ഞിരിക്കുംനേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി. :വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ :വരിച്ചുകൊളളുമവനില്ല സംശയമേതും.ണ :തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെൽക :കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!" 810 :രാഘവവാക്യം കേട്ടു രാവണസഹോദരി :വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാൽ :ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു- :"മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ. :നിന്നിലില്ലേതുമൊരു കാംക്ഷയെന്നറിക നീ :മന്നവനായ രാമൻതന്നോടു പറഞ്ഞാലും." :പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌- :ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം. :കാമവുമാശാഭംഗംകൊണ്ടു കോപവുമതി- :പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോൾ 820 :മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ :കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം :കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ :സംഭ്രമത്തോടു രാമൻ തടുത്തുനിർത്തുംനേരം :ബാലകൻ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു :വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം :ഛേദിച്ചനേരമവളലറി മുറയിട്ട- :നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു. :നീലപർവതത്തിന്റെ മുകളിൽനിന്നു ചാടി :നാലഞ്ചുവഴി വരുമരുവിയാറുപോലെ 830 :ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ :ഘോരയാം നിശാചാരി വേഗത്തിൽ നടകൊണ്ടാൾ. :രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു :ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ. : :രാക്ഷസപ്രവരനായീടിന ഖരൻമുമ്പിൽ :പക്ഷമറ്റവനിയിൽ പർവതം വീണപോലെ :രോദനംചെയ്‌തു മുമ്പിൽ പതനംചെയ്‌തു നിജ :സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരൻഃ :"മൃത്യുതൻ വക്ത്രത്തിങ്കൽ സത്വരം പ്രവേശിപ്പി- :ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ." 840 :വീർത്തുവീർത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ- :മാർത്തിപൂണ്ടോർത്തു ഭീത്യാ ചൊല്ലിനാളവളപ്പോൾഃ :"മർത്ത്യന്മാർ ദശരഥപുത്രന്മാരിരുവരു- :ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാർ. :രാമലക്ഷ്‌മണന്മാരെന്നവർക്കു നാമമൊരു :കാമിനിയുണ്ടു കൂടെ സീതയെന്നവൾക്കു പേർ. :അഗ്രജൻനിയോഗത്താലുഗ്രനാമവരജൻ :ഖഡ്‌ഗേന ഛേദിച്ചതു മൽകുചാദികളെല്ലാം. :ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു :ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോൾ. 850 : :പച്ചമാംസവും തിന്നു രക്തവും പാനംചെയ്‌കി- :ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും." :എന്നിവ കേട്ടു ഖരൻ കോപത്തോടുരചെയ്താൻഃ :"ദുർന്നയമേറെയുളള മാനുഷാധമന്മാരെ :കൊന്നു മൽഭഗിനിക്കു ഭക്ഷിപ്പാൻ കൊടുക്കണ- :മെന്നതിനാശു പതിന്നാലുപേർ പോക നിങ്ങൾ. :നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ- :രാകൂതം വരുത്തീടും നിനക്കു മടിയാതെ." :എന്നവളോടു പറഞ്ഞയച്ചാൻ ഖരനേറ്റ- :മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 860 :ശൂലമുൽഗരമുസലാസിചാപേഷുഭിണ്ഡി- :പാലാദി പലവിധമായുധങ്ങളുമായി :ക്രൂദ്ധന്മാരാർത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു :യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം. :ബദ്ധവൈരേണ പതിന്നാൽവരുമൊരുമിച്ചു :ശസ്ത്രൗഘം പ്രയോഗിച്ചാർ ചുറ്റുംനിന്നൊരിക്കലെ. :മിത്രഗോത്രാൽഭൂതനാമുത്തമോത്തമൻ രാമൻ :ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം :പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടൻ :പ്രത്യർത്ഥിജനത്തെയും വധിച്ചാനോരോന്നിനാൽ. 870 :ശൂർപ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി- :ബ്ബാഷ്പവും തൂകി ഖരൻമുമ്പിൽവീണലറിനാൾ. :"എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ- :ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചൊൽ, നീ." :"അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ- :ണ്ടിങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ." :എന്നു ശൂർപ്പണഖയും ചൊല്ലിനാ,ളതുകേട്ടു :വന്ന കോപത്താൽ ഖരൻ ചൊല്ലിനാനതുനേരംഃ :"പോരിക നിശാചരർ പതിന്നാലായിരവും :പോരിനു ദൂഷണനുമനുജൻ ത്രിശിരാവും. 880 :ഘോരനാം ഖരനേവം ചൊന്നതു കേട്ടനേരം :ശൂരനാം ത്രിശിരാവും പടയും പുറപ്പെട്ടു. :വീരനാം ദൂഷണനും ഖരനും നടകൊണ്ടു :ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ. :രാക്ഷസപ്പടയുടെ രൂക്ഷമാം കോലാഹലം :കേൾക്കായനേരം രാമൻ ലക്ഷ്‌മണനോടു ചൊന്നാൻഃ :"ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു? :നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം. :ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോൾ :ധീരതയോടുമത്ര നീയൊരു കാര്യംവേണം. 890 :മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു :ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ. :ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊൽവാൻ :മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ. :മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു :കറ്റവാർകുഴലിയെ രക്ഷിച്ചുകൊളേളണം നീ." :ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു :ലക്ഷ്‌മണൻ തൊഴുതു പോയ്‌ ഗഹ്വരമകംപുക്കാൻ. tl91bub75ijabonceoxpe92mlh5w4nq അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ഖരവധം 0 1494 246843 16393 2026-08-24T11:09:17Z ~2026-44247-58 13522 246843 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ചാപബാണങ്ങളേയുമെടുത്തു പരികര- :മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. ...................900 :നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര- :രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ. :വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം :പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ. :തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ :രക്ഷോവീരന്മാരെയും സായകാവലി തൂകി :നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ- :ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം. :ഉഗ്രനാം സേനാപതി ദൂഷണനതുനേര- :മുഗ്രസന്നിഭനായ രാമനോടടുത്തിതു. ..............910 :തൂകിനാൻ ബാണഗണ,മവേറ്റേ രഘുവരൻ :വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി. :നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും :കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ. :ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ :കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ. :പിൽപാടു ശതഭാരായസനിർമ്മിതമായ :കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ. :തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി :തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി. .................920 :മസ്തകം പിളർന്നവനുർവിയിൽ വീണു സമ- :വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും. :ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും :രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ. :മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ :മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും :നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി :നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ. :അവയും മുറിച്ചവനയുതം ബാണമെയ്‌താ- :നവനീപതിവീരനവയും നുറുക്കിനാൻ. ...............930 :അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ- :ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ. :അന്നേരം ഖരനാദിത്യാഭതേടീടും രഥം- :തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു :വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,- :നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം. :രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും :ഭൂമിയുമാകാശവും കാണരുതാതെയായി. :നിഷ്‌ഠുരതരമായ രാഘവ ശരാസനം :പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ. ...............940 :ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ- :ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാനതുനേരം :താപസദേവാദികളായുളള സാധുക്കളും :താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ. :ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു :ഭയത്തോടമരരും താപസന്മാരും ചൊന്നാർ. :തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം :ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം :തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം; :മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം ...............950 :ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ- :സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ. :ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും :കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ. :സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി- :ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ :മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ :തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ. :പിന്നെയും ഗദയുമായടുത്താനാശു ഖരൻ :ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ. ....................960 :ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി- :ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ. :ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ :വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം. :പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു :മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ :നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ :വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ :വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ- :ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ .................970 :ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു :ശാന്തമായതു കണ്ടു ഖരനും കോപത്തോടെ :ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ :ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ :തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി :വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ :സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു :തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ :യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി- :ക്രോധേന രഘുവരനോടടുത്തീടുന്നേരം ..................980 :ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ- :ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ. :വീണിതു ലങ്കാനഗരോത്തരദ്വാരേ തല :തൂണി പുക്കിതു വന്നു ബാണവുമതുനേരം. :കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു :കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ. :ഖരദൂഷണത്രിശിരാക്കളാം നിശാചര- :വരരും പതിന്നാലായിരവും മരിച്ചിതു :നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,- :ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും..........................990 :മരിച്ച നിശാചരർ പതിനാലായിരവും :ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം, :ജ്ഞാനവും ലഭിച്ചിതു രാഘവൻ പക്കൽനിന്നു :മാനസേ പുനരവരേവരുമതുനേരം :രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി- :ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരം :"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ! :സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം. :സമസ്തേശ്വര! ദയാവാരിധേ! രഘുപതേ! :രമിച്ചീടണം ചിത്തം ഭവതി രമാപതേ! ........................1000 :ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന- :മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു :മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ- :ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം :'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല- :ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാനിതി :പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല- :മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം. :'യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി :രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ. ..................1010 :രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു- :മോക്ഷവും തന്നീടുവനില്ല സംശയമേതും.' :എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം :നിർണ്ണയം മഹാദേവനായതും രഘുപതി. :ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ- :മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!" :എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ :മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തു :"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ- :ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. ...................1020 :ജാഗ്രൽ സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ :സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം. :ബാല്യകൗമാരാദികളാഗമാപായികളാം :കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും. :പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം :പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും." :ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി :ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി. :രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ :വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. .....................1030 :സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു :രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ. :ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു :മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം :തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ- :ളൊക്കവേ പുണ്ണുമതിൻ വടുവും വാച്ചീടിനാൾ. :രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു :ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ. :'രാവണൻതന്റെ വരവുണ്ടിനിയിപ്പോ'ളെന്നു :ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ. 1040 :പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻഃ :'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം. :യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ :സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും :താപസന്മാരോടറിയിച്ചു നീ വരികെ'ന്നു :പാപനാശനനരുൾചെയ്‌തയച്ചോരുശേഷം, :സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ- :നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ. :ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു- :മമർത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050 :പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ :പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും :അംഗുലീയവും ചൂഡാരത്നവും കവചവു- :മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ. :ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ- :തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ. :അംഗുലീയകമെടുത്തംബുജവിലോചന- :നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ :മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും :ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ. 1060 d3w9n2aeipopq5f3abszkq8d4w15ot1 246844 246843 2026-08-24T11:17:56Z ~2026-44247-58 13522 246844 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ചാപബാണങ്ങളേയുമെടുത്തു പരികര- :മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. ...................900 :നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര- :രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ. :വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം :പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ. :തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ :രക്ഷോവീരന്മാരെയും സായകാവലി തൂകി :നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ- :ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം. :ഉഗ്രനാം സേനാപതി ദൂഷണനതുനേര- :മുഗ്രസന്നിഭനായ രാമനോടടുത്തിതു. ..............910 :തൂകിനാൻ ബാണഗണ,മവേറ്റേ രഘുവരൻ :വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി. :നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും :കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ. :ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ :കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ. :പിൽപാടു ശതഭാരായസനിർമ്മിതമായ :കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ. :തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി :തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി. .................920 :മസ്തകം പിളർന്നവനുർവിയിൽ വീണു സമ- :വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും. :ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും :രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ. :മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ :മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും :നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി :നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ. :അവയും മുറിച്ചവനയുതം ബാണമെയ്‌താ- :നവനീപതിവീരനവയും നുറുക്കിനാൻ...............930 :അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ- :ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ. :അന്നേരം ഖരനാദിത്യാഭതേടീടും രഥം- :തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു :വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,- :നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം. :രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും :ഭൂമിയുമാകാശവും കാണരുതാതെയായി. :നിഷ്‌ഠുരതരമായ രാഘവ ശരാസനം :പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ................940 :ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ- :ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാനതുനേരം :താപസദേവാദികളായുളള സാധുക്കളും :താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ. :ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു :ഭയത്തോടമരരും താപസന്മാരും ചൊന്നാർ. :തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം :ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം :തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം; :മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം ...............950 :ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ- :സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ. :ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും :കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ. :സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി- :ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ :മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ :തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ. :പിന്നെയും ഗദയുമായടുത്താനാശു ഖരൻ :ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ. ....................960 :ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി- :ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ. :ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ :വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം. :പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു :മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ :നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ :വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ :വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ- :ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ .................970 :ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു :ശാന്തമായതു കണ്ടു ഖരനും കോപത്തോടെ :ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ :ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ :തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി :വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ :സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു :തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ :യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി- :ക്രോധേന രഘുവരനോടടുത്തീടുന്നേരം ..................980 :ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ- :ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ. :വീണിതു ലങ്കാനഗരോത്തരദ്വാരേ തല :തൂണി പുക്കിതു വന്നു ബാണവുമതുനേരം. :കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു :കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ. :ഖരദൂഷണത്രിശിരാക്കളാം നിശാചര- :വരരും പതിന്നാലായിരവും മരിച്ചിതു :നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,- :ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും..........................990 :മരിച്ച നിശാചരർ പതിനാലായിരവും :ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം, :ജ്ഞാനവും ലഭിച്ചിതു രാഘവൻ പക്കൽനിന്നു :മാനസേ പുനരവരേവരുമതുനേരം :രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി- :ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരം :"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ! :സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം. :സമസ്തേശ്വര! ദയാവാരിധേ! രഘുപതേ! :രമിച്ചീടണം ചിത്തം ഭവതി രമാപതേ! ........................1000 :ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന- :മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു :മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ- :ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം :'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല- :ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാനിതി :പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല- :മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം. :'യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി :രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ. ..................1010 :രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു- :മോക്ഷവും തന്നീടുവനില്ല സംശയമേതും.' :എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം :നിർണ്ണയം മഹാദേവനായതും രഘുപതി. :ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ- :മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!" :എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ :മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തു :"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ- :ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. ...................1020 :ജാഗ്രൽ സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ :സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം. :ബാല്യകൗമാരാദികളാഗമാപായികളാം :കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും. :പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം :പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും." :ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി :ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി. :രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ :വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. .....................1030 :സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു :രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ. :ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു :മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം :തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ- :ളൊക്കവേ പുണ്ണുമതിൻ വടുവും വാച്ചീടിനാൾ. :രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു :ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ. :'രാവണൻതന്റെ വരവുണ്ടിനിയിപ്പോ'ളെന്നു :ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ. 1040 :പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻഃ :'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം. :യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ :സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും :താപസന്മാരോടറിയിച്ചു നീ വരികെ'ന്നു :പാപനാശനനരുൾചെയ്‌തയച്ചോരുശേഷം, :സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ- :നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ. :ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു- :മമർത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050 :പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ :പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും :അംഗുലീയവും ചൂഡാരത്നവും കവചവു- :മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ. :ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ- :തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ. :അംഗുലീയകമെടുത്തംബുജവിലോചന- :നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ :മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും :ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ. 1060 0m3jpyojahwiup7tni2dh0zrbotu7gr 246845 246844 2026-08-24T11:26:17Z ~2026-44247-58 13522 246845 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :ചാപബാണങ്ങളേയുമെടുത്തു പരികര- :മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. ...................900 :നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര- :രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ. :വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം :പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ. :തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ :രക്ഷോവീരന്മാരെയും സായകാവലി തൂകി :നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ- :ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം. :ഉഗ്രനാം സേനാപതി ദൂഷണനതുനേര- :മുഗ്രസന്നിഭനായ രാമനോടടുത്തിതു. ..............910 :തൂകിനാൻ ബാണഗണ,മവേറ്റേ രഘുവരൻ :വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി. :നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും :കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ. :ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ :കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ. :പിൽപാടു ശതഭാരായസനിർമ്മിതമായ :കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ. :തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി :തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി. .................920 :മസ്തകം പിളർന്നവനുർവിയിൽ വീണു സമ- :വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും. :ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും :രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ. :മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ :മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും :നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി :നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ. :അവയും മുറിച്ചവനയുതം ബാണമെയ്‌താ- :നവനീപതിവീരനവയും നുറുക്കിനാൻ...............930 :അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ- :ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ. :അന്നേരം ഖരനാദിത്യാഭതേടീടും രഥം- :തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു :വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,- :നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം. :രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും :ഭൂമിയുമാകാശവും കാണരുതാതെയായി. :നിഷ്‌ഠുരതരമായ രാഘവ ശരാസനം :പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ................940 :ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ- :ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാനതുനേരം :താപസദേവാദികളായുളള സാധുക്കളും :താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ. :ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു :ഭയത്തോടമരരും താപസന്മാരും ചൊന്നാർ. :തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം :ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം :തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം; :മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം ...............950 :ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ- :സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ. :ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും :കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ. :സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി- :ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ :മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ :തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ. :പിന്നെയും ഗദയുമായടുത്താനാശു ഖരൻ :ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ. ....................960 :ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി- :ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ. :ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ :വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം. :പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു :മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ :നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ :വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ :വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ- :ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ .................970 :ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു :ശാന്തമായതു കണ്ടു ഖരനും കോപത്തോടെ :ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ :ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ :തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി :വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ :സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു :തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ :യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി- :ക്രോധേന രഘുവരനോടടുത്തീടുന്നേരം ..................980 :ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ- :ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ. :വീണിതു ലങ്കാനഗരോത്തരദ്വാരേ തല :തൂണി പുക്കിതു വന്നു ബാണവുമതുനേരം. :കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു :കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ. :ഖരദൂഷണത്രിശിരാക്കളാം നിശാചര- :വരരും പതിന്നാലായിരവും മരിച്ചിതു :നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,- :ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും..........................990 :മരിച്ച നിശാചരർ പതിനാലായിരവും :ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം, :ജ്ഞാനവും ലഭിച്ചിതു രാഘവൻ പക്കൽനിന്നു :മാനസേ പുനരവരേവരുമതുനേരം :രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി- :ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരം :"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ! :സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം. :സമസ്തേശ്വര! ദയാവാരിധേ! രഘുപതേ! :രമിച്ചീടണം ചിത്തം ഭവതി രമാപതേ! ........................1000 :ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന- :മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു :മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ- :ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം :'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല- :ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാനിതി :പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല- :മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം. :'യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി :രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ. ..................1010 :രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു- :മോക്ഷവും തന്നീടുവനില്ല സംശയമേതും.' :എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം :നിർണ്ണയം മഹാദേവനായതും രഘുപതി. :ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ- :മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!" :എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ :മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തു :"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ- :ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. ...................1020 :ജാഗ്രൽ സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ :സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം. :ബാല്യകൗമാരാദികളാഗമാപായികളാം :കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും. :പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം :പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും." :ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി :ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി. :രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ :വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. .....................1030 :സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു :രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ. :ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു :മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം :തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ- :ളൊക്കവേ പുണ്ണുമതിൻ വടുവും മാച്ചീടിനാൾ. :രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു :ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ. :'രാവണൻതന്റെ വരവുണ്ടിനിയിപ്പോ'ളെന്നു :ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ. ........................1040 :പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻ :'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം. :യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ :സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും :താപസന്മാരോടറിയിച്ചു നീ വരികെ'ന്നു :പാപനാശനനരുൾചെയ്‌തയച്ചോരുശേഷം, :സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ- :നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ. :ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു- :മമർത്ത്യവൈരികളെന്നുറച്ചു മുനിജനം. .............................1050 :പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ :പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും :അംഗുലീയവും ചൂഡാരത്നവും കവചവു- :മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ. :ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ- :തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ. :അംഗുലീയകമെടുത്തംബുജവിലോചന- :നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ :മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും :ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ. ................1060 ox4t0qickdudi596ckonkyjp6tf4z1p അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ശൂർപ്പണഖാവിലാപം 0 1495 246846 16419 2026-08-24T11:43:30Z ~2026-44247-58 13522 246846 wikitext text/x-wiki {{ഫലകം:രാമായണം ആരണ്യകാണ്ഡം}} :രാവണഭഗിനിയും രോദനംചെയ്തു പിന്നെ :രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ. :സാക്ഷാലഞ്ജനശൈലംപോലെ ശൂർപ്പണഖയും :രാക്ഷസരാജൻമുമ്പിൽ വീണുടൻമുറയിട്ടാൾ. :മുലയും മൂക്കും കാതും കൂടാതെ ചോരയുമാ- :യലറും ഭഗിനിയോടവനുമുരചെയ്‌താൻ :"എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാർത്ഥം :ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാൻ? :ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ :ദുഷ്‌കൃതംചെയ്തതവൻതന്നെ ഞാനൊടുക്കുവൻ. .......................1070 :സത്യംചൊ"ല്ലെന്നനേരമവളുമുരചെയ്താ- :"ളെത്രയും മൂഢൻ ഭവാൻ പ്രമത്തൻ പാനസക്തൻ :സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു? :രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ? :ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം :നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും. :കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കൾ :കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും? :പ്രഹരാർദ്ധേന രാമൻ വേഗേന ബാണഗണം :പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോർത്താൽ.".........................1080 :എന്നതു കേട്ടു ചോദിച്ചീടിനാൻ ദശാനന- :നെന്നോടു ചൊല്ലീടേവൻ രാമനാകുന്നതെന്നും :എന്തൊരുമൂലമവൻ കൊല്ലുവാനെന്നുമെന്നാ- :ലന്തകൻതനിക്കു നല്‌കീടുവനവനെ ഞാൻ.' :സോദരി ചൊന്നാളതുകേട്ടു രാവണനോടു :"യാതുധാനാധിപതേ! കേട്ടാലും പരമാർത്ഥം. :ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കൽ നി- :ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം :കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേൻ; :സാനന്ദം പഞ്ചവടി കണ്ടു ഞാൻ നില്‌ക്കുന്നേരം.......................1090 :ആശ്രമത്തിങ്കൽ തത്ര രാമനെക്കണ്ടേൻ ജഗ- :ദാശ്രയഭൂതൻ ജടാവല്‌ക്കലങ്ങളും പൂണ്ടു :ചാപബാണങ്ങളോടുമെത്രയും തേജസ്സോടും :താപസവേഷത്തോടും ധർമ്മദാരങ്ങളോടും :സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി :സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും. :ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാൽ :നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കൽ. :ദേവഗന്ധർവ്വനാഗമാനുഷനാരിമാരി- :ലേവം കാണ്മാനുമില്ല കേൾപ്പാനുമില്ല നൂനം.....................1100 :ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു- :മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവർഗ്ഗവും :നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ :കാണുമ്പോളനംഗനും ദേവതയവളല്ലോ. :തൽപതിയാകും പുരുഷൻ ജഗൽപതിയെന്നു :കൽപിക്കാം വികൽപമില്ലൽപവുമിതിനിപ്പോൾ. :ത്വൽപത്നിയാക്കീടുവാൻ തക്കവളവളെന്നു :കൽപിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേൻ. :മൽകുചനാസാകർണ്ണച്ഛേദനം ചെയ്താനപ്പോൾ :ലക്ഷ്‌മണൻ കോപത്തോടെ രാഘവനിയോഗത്താൽ...................1110 :വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേൻ :യുദ്ധാർത്ഥം നക്തഞ്ചരാനീകിനിയോടുമവൻ :രോഷവേഗേന ചെന്നു രാമനോടേറ്റനേരം :നാഴിക മൂന്നേമുക്കാൽകൊണ്ടവനൊടുക്കിനാൻ. :ഭസ്‌മമാക്കീടും പിണങ്ങീടുകിൽ വിശ്വം ക്ഷണാൽ :വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാൽ! :കന്നൽനേർമിഴിയാളാം ജാനകിദേവിയിപ്പോൾ :നിന്നുടെ ഭാര്യയാകിൽ ജന്മസാഫല്യം വരും. :ത്വത്സകാശത്തിങ്കലാക്കീടുവാൻ തക്കവണ്ണ- :മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാൻ..........................1120 :തത്സാമർത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ- :ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ! :രാമനോടേറ്റാൽ നിൽപാൻ നിനക്കു ശക്തിപോരാ :കാമവൈരിക്കും നേരേ നില്‌ക്കരുതെതിർക്കുമ്പോൾ. :മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ :മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു." :സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം :സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂർണ്ണം :തന്നുടെ മണിയറതന്നിലങ്ങകംപുക്കാൻ :വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം.......................1130 :'എത്രയും ചിത്രം ചിത്രമോർത്തോളമിദമൊരു :മർത്ത്യനാൽ മൂന്നേമുക്കാൽ നാഴികനേരംകൊണ്ടു :ശക്തനാം നക്തഞ്ചരപ്രവരൻ ഖരൻതാനും :യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും :പത്തികൾ പതിന്നാലായിരവും മുടിഞ്ഞുപോൽ! :വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം. :ഭക്തവത്സലനായ ഭഗവാൻ പത്മേക്ഷണൻ :മുക്തിദാനൈകമൂർത്തി മുകുന്ദൻ മുക്തിപ്രിയൻ :ധാതാവു മുന്നം പ്രാർത്ഥിച്ചോരു കാരണമിന്നു :ഭൂതലേ രഘുകുലേ മർത്ത്യനായ്‌ പിറന്നിപ്പോൾ ..................1140 :എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ :ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ. :അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യമെന്നാ- :ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാൽ. :കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി- :നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും. :ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥൻ :തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാൻ. :സാക്ഷാൽ ശ്രീനാരായണൻ രാമനെന്നറിഞ്ഞഥ :രാക്ഷസപ്രവരനും പൂർവ്വവൃത്താന്തമോർത്താൻ.....................1150 :'വിദ്വേഷബുദ്ധ്യാ രാമൻതന്നെ പ്രാപിക്കേയുളളു :ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലഖിലേശൻ.' 8ipmme4x1nivwobytvl6khpm6nptnhw അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതന്റെ വനയാത്ര 0 4424 246820 246819 2026-08-23T12:23:11Z ~2026-44247-58 13522 246820 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്നതു നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കൊണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം......................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!..................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നിതു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടൂ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ...................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൗസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും..................2740 ഉത്തമയാം സുമിത്രാ ദേവിതന്നേയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. ................2750 താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം........................2760 തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:..................2770 ‘നിന്തിരുവുള്ളത്തിലേറാതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു...................2780 ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു....................2790 രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം..................2800 ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞി റങ്ങി പുലർകാലേ/////////////// വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്തവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം................2810 ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും.................2820 കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു......................2830 ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായി ബ്ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘..................2840 ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ..................2850 ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുനും............2860 വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ.................2870 ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് .....................2880 മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നോരു നേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം...................2890 ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം................2900 ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദന- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു ....................2910 ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ. വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാദരാൽ. ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ? എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൽ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’ കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> dhcsb3v6f3mpuyl516i0c51d6446lny 246821 246820 2026-08-23T12:29:16Z ~2026-44247-58 13522 246821 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്നതു നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കൊണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം......................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!..................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നിതു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടൂ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ...................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൗസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും..................2740 ഉത്തമയാം സുമിത്രാ ദേവിതന്നേയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. ................2750 താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം........................2760 തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:..................2770 ‘നിന്തിരുവുള്ളത്തിലേറാതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു...................2780 ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു....................2790 രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം..................2800 ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞി റങ്ങി പുലർകാലേ/////////////// വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്തവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം................2810 ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും.................2820 കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു......................2830 ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായി ബ്ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘..................2840 ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ..................2850 ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുനും............2860 വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ.................2870 ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് .....................2880 മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നോരു നേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം...................2890 ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം................2900 ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദന- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു ....................2910 ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ................2920 വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാനാദരാൽ.......................2930 ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ?....................2940 എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൻ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’.....................2950 കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം......................2960 ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീസൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിത് യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ. </poem> 4wskddpwa1kt92vimkee2kw61vkyuis 246822 246821 2026-08-23T12:32:15Z ~2026-44247-58 13522 246822 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്നതു നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കൊണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം......................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!..................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നിതു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടൂ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ...................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൗസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും..................2740 ഉത്തമയാം സുമിത്രാ ദേവിതന്നേയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. ................2750 താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം........................2760 തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:..................2770 ‘നിന്തിരുവുള്ളത്തിലേറാതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു...................2780 ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു....................2790 രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം..................2800 ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞി റങ്ങി പുലർകാലേ/////////////// വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്തവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം................2810 ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും.................2820 കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു......................2830 ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായി ബ്ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘..................2840 ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ..................2850 ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുനും............2860 വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ.................2870 ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് .....................2880 മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നോരു നേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം...................2890 ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം................2900 ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദന- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു ....................2910 ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ................2920 വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാനാദരാൽ.......................2930 ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ?....................2940 എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൻ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’.....................2950 കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം......................2960 ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീ സൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിതു.....................2970 യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ.....................2980 </poem> g6uw3ec3oupq28fxn9fb6ho417kfgta 246825 246822 2026-08-23T13:48:30Z ~2026-44247-58 13522 246825 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> ‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത- മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’ സാധുക്കളേവം പുകഴ്ത്തുന്നതു നേര- മാദിത്യദേവനുദിച്ചു, ഭരതനും ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; തത്ര സുമന്ത്രനിയോഗേന സൈന്യവും സത്വരം രാമനെക്കാണാൻ നടന്നിതു ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630 രാജദാരങ്ങൾ കൌസല്യാദികൾ തദാ രാജീവനേത്രനെക്കാണാൻ നടന്നിതു. താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും താപസവൃന്ദേന സാകം പുറപ്പെട്ടു. ഭൂമി കിളർന്നു പൊങ്ങീടും പൊടികളും വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു. രാഘവാലോകനാനന്ദവിവശരാം ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും. ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640 കേകയപുത്രീസുതൻ പടയോടുമി- ങ്ങാഗതനായതു കേട്ടുഗുഹൻ തദാ ശങ്കിതമാനസനായ്‌വന്നു തന്നുടെ കിങ്കരൻമാരോടു ചൊന്നാനതുനേരം: ‘ബാണചാ‍പാതിശസ്ത്രങ്ങളും കൈക്കൊണ്ടു തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ് നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക- ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ. അന്തികേ ചെന്നു വന്ദിച്ചാലവനുടെ- യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650 രാഘവനോടൂ വിരോധത്തിനെങ്കിലോ പോകരുതാരുമിവരിനി നിർണ്ണയം ശുദ്ധരെന്നാകിൽ കടത്തുകയും വേണം പദ്ധതിക്കേതും വിഷാദവും കൂടാതെ. ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ നാനാവിധോപായനങ്ങളും കാഴ്ചവ- ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ ചീരാംബരം ഘനശ്യാമം ജടാധരം ശ്രീരാമമന്ത്രം ജപന്തമനാരതം......................2660 ധീരം കുമാരം കുമാരോപമം മഹാ- വീരം രഘുവരസോദരം സാനുജം മാരസമാനശരീരം മനോഹരം കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര- ണാമവും ചെയ്തു,ഭരതനുമന്നേരം ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ- ഭക്തം വയസ്യമനാമയവാക്യവും ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ: ‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670 ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ- കാലംബനഭൂതനാകിയ രാഘവൻ. ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി- ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ. ധന്യനാകുന്നതു നീ ഭുവനത്തിങ്ക- ലിന്നതിനില്ലൊരു സംശയം മത്സഖേ! സോദരനോടും ജനകാത്മജയോടു- മേതൊരിടത്തുനിന്നൻപൊടു കണ്ടിതു രാമനെ നീ, യവനെന്തുപറഞ്ഞതും നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680 യാതൊരിടത്തുറങ്ങീ രഘുനായകൻ സീതയോടും കൂടി നീയവിടം മുദാ, കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ ഭക്തൻ ഭരതനത്യുത്തമനെന്നു തൻ- ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ. യത്ര സുപ്തോ നിശി രാഘവൻ സീതയാ തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ: ‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690 കണ്ടുഭരതനും മുക്തബാഷ്പോദകം തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ: ‘ഹാ സുകുമാരീ! മനോഹരീ!ജാനകീ! പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ രാമേണ ശേതേ മഹാസുഖം സാ കഥം ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ ഖേദേന സീതാ മദീയാഗ്രജന്മനാ. മദ്ദോഷകാരണാലെന്നതു ചിന്തിച്ചു- മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700 കിൽബിഷകാരിണിയായ കൈകേയിതൻ ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം ദുഷ്കൃതിയായതി പാപിയാമെന്നെയും ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും. ജന്മസാഫല്യവും വന്നിതനുജനു നിർമ്മലമാനസൻ ഭാഗ്യവാനെത്രയും അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും വ്യഗ്രം വനത്തിനു പോയതവനല്ലോ. ശ്രീരാമദാസദാസന്മാർക്കു ദാസനാ- യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ................2710 നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം. ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ- സല്യാതനയനവിടേക്കു വൈകാതെ ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ- നെന്നതു കേട്ടുഗുഹനുമുരചെയ്താൻ: ‘മംഗലദേവതാവല്ലഭൻ തങ്കലി- ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!..................2720 ഗംഗാനദി കടന്നാലടുത്തെത്രയും മംഗലമായുള്ള ചിത്രകൂടാചലം തന്നികടേ വസിക്കുന്നിതു സീതയാ തന്നുടെ സോദരനോടും യഥാസുഖം.’ ഇത്ഥം ഗുഹോക്തികൾ കേട്ടൂ ഭരതനും തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ! തർത്തുമമർത്ത്യതടിനിയെ സത്വരം കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’ ശ്രുതാഭരതവാക്യം ഗുഹൻ സാദരം ഗത്വാ വിബുധനദിയെക്കടത്തുവാൻ...................2730 ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം വിസ്താരയുക്തം മഹാക്ഷേപനീയുതം അഞ്ജസാകൂലദേശം നിറച്ചീടിനാ- നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ. ഊറ്റമായോരു തുഴയുമെടുത്തതി- ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ ശത്രുഘ്നനേയും ഭരതനേയും മുനി- സത്തമനായ വസിഷ്ഠനേയും തഥാ രാമമാതാവായ കൗസല്യതന്നെയും വാമശീലാംഗിയാം കൈകേയിതന്നെയും..................2740 ഉത്തമയാം സുമിത്രാ ദേവിതന്നേയും പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ- ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ ഉമ്പർതടിനിയെ കുമ്പിട്ടനാകുലം മുമ്പേ കടന്നിതു വമ്പടയും തദാ. ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ സം പ്രാ‍പ്യസം പ്രീതനായ ഭരതനും വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. ................2750 താനുമനുജനുമായുടജാങ്കണേ സാനന്ദമാവിശ്യ നിന്നോരനന്തരം ഉജ്ജ്വലന്തം മഹാതേജസാ താപസം വിജ്വരാത്മാനമാസീനം വിധിസമം ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം ജ്ഞാത്വാ ദശരഥനന്ദനം ബാലകം പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും. ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു ദൃഷ്ടവാ തദാ ജടാവൽകലധാരിണം........................2760 തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ രാജ്യവും പാലിച്ചുനാനാജനങ്ങളാൽ പൂജ്യനായോരു നീയെന്തിനായിങ്ങനെ വൽകലവും ജടയും പൂണ്ടു താപസ- മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ? എന്തൊരുകാരണം വൻപടയോടൂമാ- ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’ ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു- മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:..................2770 ‘നിന്തിരുവുള്ളത്തിലേറാതെ ലോകത്തി- ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ! എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി- സ്സങ്കടം പോവാനനുഗ്രഹിക്കേണമേ! രാമാഭിഷേകവിഘ്നത്തിനു കാരണം രാമപാദാബ്ജങ്ങളാണ തപോനിധേ! ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ കാനനത്തിനെഴുന്നള്ളുവാൻ മൂലവും കേകയപുത്രിയാമമ്മതൻ വാക്കായ കാകോളവേഗമേ മൂലമതിന്നുള്ളു...................2780 ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി- നിപ്പാദപത്മം പ്രമാണം ദയാനിധേ! ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ- വാരിജയുഗ്മം ഭജിക്കെന്നിയേ മമ മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം? മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം. ശ്രീരാഘവൻ ചരണാന്തികേ വീണു സം- ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു പൌരവസിഷ്ഠാദികളോടുകൂടവേ ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു....................2790 രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’ ഇങ്ങനെ കേട്ടുഭരതവാക്യം മുനി മംഗലാത്മാ‍നമേനം പുണർന്നീടിനാൻ. ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ: ‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ. ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം..................2800 ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ വന്നപ്ടയോടുമില്ലൊരു സംശയം. ഊണും കഴിഞ്ഞിങ്ങുറങ്ങി പുലർകാലേ വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’ എല്ല്ലാമരുൾചെയ്തവണ്ണമെനിക്കതി- നില്ലൊരു വൈമുഖ്യമെന്നു ഭരതനും കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു- മേകാഗ്രമാനസനായതി വിദ്രുതം ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു കാമസുരഭിയെത്തൽക്ഷണേ കാനനം................2810 ദേവേന്ദ്രലോകസമാനമായ് വന്നിതു; ദേവകളായിച്ചമഞ്ഞൂ തരുക്കളും. ദേവവനിതമാരായി ലതകളും ഭാവനാവൈഭവമെത്രയുമത്ഭുതം! ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും ഭുക്തിപ്രസാധനം മറ്റും ബഹുവിധം. ഭോജനശാലകൾ സേനാഗൃഹങ്ങളും രാജഗേഹങ്ങളുമെത്രമനോഹരം! സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും.................2820 കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ- സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ. പശ്ചാത് സസൈന്യം ഭരതം സസോദര- മിച്ഛാനുരൂപേണ പൂജിച്ചനന്തരം തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ സുപ്തരായാരമരാവതീസന്നിഭേ. ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ. താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു ഭൂപതിനന്ദനന്മാരും പുറപ്പെട്ടു......................2830 ചിത്രകൂടാചലം പ്രാപ്യമഹാബലം തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ മിത്രമായോരു ഗുഹനും സുമന്ത്രരും ശത്രുഘ്നനും താനുമായി ബ്ഭരതനും ശ്രീരാമസന്ദർശനാകാംഷയാ മന്ദ- മാരാഞ്ഞു നാനാ തപോധനമണ്ഡലേ കാണാഞ്ഞോരോരോ മുനിവരന്മാരോടൂ താണു തൊഴുതു ചോദിച്ചുമത്യാദരം: ‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ- മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘..................2840 ഉത്തമനായ ഭരതകുമാരനോ- ടുത്തരം താപസന്മാരുമരുൾ ചെയ്തു: ‘ഉത്തരതീരേ സുരസരിത:സ്ഥലേ ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ- ട്ടെത്രയും കൌതുകത്തോടെ ഭരതനും തത്രൈവ ചെന്നനേരത്തു കാണായ് വന്നി- തത്യൽഭുതമായ രാമചന്ദ്രാശ്രമം. പുഷ്പഫലദലപൂർണ്ണവല്ലീതരു- ശഷ്പരമണീ‍യകാ‍നനമണ്ഡലേ..................2850 ആമ്രകദളീബകുളപനസങ്ങ- ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ കേരപൂഗങ്ങളും കോവിദാരങ്ങളു- മേരണ്ഡചമ്പകാശോകതാലങ്ങളും മാലതീജാതിപ്രമുഖലതാവലീ- ശാലികളായതമാലസാലങ്ങളും ഭൃംഗാദിനാനാ വിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗ കു- രംഗാദി നാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരെ ഭരതനുനും............2860 വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ. ഭാഗ്യവാ‍നായഭരതനതുനേരം മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു സീതാരഘുനാദപാദാരവിന്ദങ്ങൾ നൂതനമായതി ശോഭനം പാവനം അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ- ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ് വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ.................2870 ‘ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മുന്നം മയ കൃതം പുണ്യപൂരം പരം ശ്രീരാമപാദപത്മാഞ്ചിതം ഭൂതല- മാരാലെനിക്കു കാണ്മാനവകാശവും വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക- ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും.’ ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത- ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് .....................2880 മന്ദം മന്ദം പരമാശ്രമസന്നിധൌ ചെന്നു നിന്നോരു നേരത്തു കാണായിതു സുന്ദരം രാമചന്ദ്രം പരമാനന്ദ- മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ- വന്ദിതമിന്ദിരാമന്ദിരോരസ്ഥല- മിന്ദ്രാവരജമിന്ദീവരലോചനം ദൂർവ്വാദളനിഭശ്യാമളം കോമളം പൂർവ്വജം നീലനളിനദളേക്ഷണം രാമം ജടാമകുടം വല്കലാംബരം സോമബിംബാഭപ്രസന്നവക്ത്രാംബുജം...................2890 ഉദ്യത്തരുണാ‍രുണായുതശോഭിതം വിദ്യുത്സമാംഗിയാം ജാനകിയായൊരു വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു വിദ്യോതമാനമാത്മാനമവ്യാകുലം വക്ഷസി ശ്രീവത്സലക്ഷണമവ്യയം ലക്ഷ്മീനിവാസം ജഗന്മയമച്യുതം ലക്ഷ്മണസേവിതപാദപങ്കേരുഹം ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം രക്ഷോവിനാശനം രക്ഷാവിചക്ഷണം................2900 ചക്ഷു:ശ്രവണപ്രവരപല്യങ്കഗം കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം കാരുണ്യപൂർണ്ണം ദശരഥനന്ദന- മാരണ്യവാസരസികം മനോഹരം. ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ. രാമനവനേയും ശത്രുഘ്നനേയുമാ- മോദാലെടുത്തു നിവർത്തിസ്സസംഭ്രമം ദീർഘബാഹുക്കളാലിംഗനം ചെയ്തു ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു ....................2910 ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം ദീർഘകാലം വാർത്തു സോദരന്മാരെയും ഉത്സംഗസീമനി ചേർത്തുപുനരപി വത്സങ്ങളുമണച്ചാനന്ദപൂർവ്വകം സത്സംഗമേറെയുള്ളൊരു സൌമിത്രിയും തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ. ശത്രുഘ്നനുമതിഭക്തി കലർന്നു സൌ- മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ. ഉഗ്രതൃഷാർത്തന്മാരായ പശുകുല- മഗ്രേ ജലാശയം കണ്ടപോലെ തദാ................2920 വേഗേന സന്നിധൌ ചെന്നാശുകണ്ടിതു രാഘവൻ തൻ തിരുമേനി മാതാക്കളും. രോദനം ചെയ്യുന്നമാതാവിനെക്കണ്ടു പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട- നൂഢമോദം മുലയും ചുരന്നു തദാ. അന്യരായുള്ളൊരു മാതൃജനത്തേയും പിന്നെ നമസ്കരിച്ചീടിനാനാദരാൽ.......................2930 ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ ലക്ഷ്മീസമയായ ജാനകീദേവിയും. ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ- രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ. തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ നത്വാ രഘൂത്തമനാശു ചൊല്ലീടിനാ- ‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം. താതനു സൌഖ്യമല്ലീ നിജ മാനസേ ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ?....................2940 എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ- നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?” രാമവാക്യം കേട്ടു ചൊന്നാൻ വസിഷ്ഠനും: ‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ. നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു രാമരാമേതി സീതേതി കുമാരേതി രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു ദേവലോകം ചെന്നുപുക്കാനറിക നീ ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’.....................2950 കർണ്ണശൂലാഭം ഗുരുവചനം സമാ- കർണ്യരഘുവരൻ വീണിതുഭുമിയിൽ. തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും ലക്ഷ്മണനോടു ജനനീജനങ്ങളും ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു- മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ: ‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ- ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ! ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി- സ്നേഹേനലാളിപ്പതാരനുവാസരം......................2960 ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’ സീതയും സൌമിത്രിതാനുമവ്വണ്ണമേ രോദനം ചെയ്തു വീണീടിനാർ ഭൂതലെ. തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ- രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ. മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ മന്ദേതരമുദകക്രിയയും ചെയ്താർ. പിണ്ഡം മധുസഹിതേംഗുദീ സൽഫല- പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിതു.....................2970 യതൊരന്നം താൻ ഭുജിക്കുന്നതുമതു സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം, അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും. മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാ‍ർ.....................2980 </poem> sj3qlz8bcs7au0qbgwmpd4fcuwyidyh അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതരാഘവസംവാദം 0 4425 246823 16357 2026-08-23T13:37:47Z ~2026-44247-58 13522 246823 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> അന്നേരമാശുഭരതനും രാമനെ- ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാൻ: ‘രാമരാമ പ്രഭോ! രാമ! മഹാഭാഗ! മാമകവാക്യം ചെവിതന്നു കേൾക്കണം. ഉണ്ടടിയനഭിഷേകസംഭാ‍രങ്ങൾ കൊണ്ടുവന്നിട്ടതുകൊണ്ടിനി വൈകാതെ ചെയ്കവേണമഭിഷേകവും പാലനം ചെയ്ക രാജ്യംതവ പൈത്ര്യം യഥോചിതം. ജേഷ്ഠനല്ലൊ ഭവാൻ ക്ഷത്രിയാണാമതി ശ്രേഷ്ഠമാം ധർമ്മം പ്രജാപരിപാലനം..................2990 അശ്വമേധാദിയും ചെയ്തു കീർത്ത്യാ ചിരം വിശ്വമെല്ലാം പരത്തിക്കുലതന്തവേ പുത്രരേയും ജനിപ്പിച്ചു രാജ്യം നിജ പുത്രങ്കലാക്കി വനത്തിനുപോകണം. ഇപ്പോളനുചിതമത്രേ വനവാസ- മത്ഭുതവിക്രമ!നാഥ!പ്രസീദ മേ. മാതാവു തന്നുടെ ദുഷ്കൃതം താവക- ചേതസി ചിന്തിക്കരുതു ദയാനിധേ! ഭ്രാതാവു തന്നുടേ പാദാംബുജം ശിര- സ്യാദായ ഭക്തിപൂണ്ടിത്ഥമുരചെയ്തു.................3000 ദണ്ഡനമസ്കാരവും ചെയ്തു നിന്നിതു പണ്ഡിതനായ ഭരതകുമാരനും ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ ചിത്തമോദേന പുണർന്നു ചൊല്ലീടിനാൻ: ‘മദ്വാക്യമത്ര കേട്ടാലും കുമാര! നീ യത്ത്വയോക്തം മയാ തത്തഥൈവശ്രുതം. താതനെന്നെപ്പതിന്നാലു സംവത്സരം പ്രീതനായ് കാനനം വാഴെന്നു ചൊല്ലിനാൻ. പ്രിത നിനക്കു രാജ്യം മാതൃസമ്മതം ദത്തമായീ പുനരെന്നതു കാരണം................3010 ചേതസാപാർക്കിൽ നമുക്കിരുവാർക്കുമി- ത്താതനിയോഗമനുഷ്ഠിക്കയും വേണം. യാതൊരുത്തൻ പിതൃവാക്യത്തെ ലംഘിച്ചു നീതിഹീനം വസിക്കുന്നിതു ഭുതലേ ജീവന്മൃതനവൻ പിന്നെ നരകത്തിൽ മേവും മരിച്ചാലുമില്ലൊരു സംശയം. ആകയാൽ നീ പരിപാലിക്ക രാജ്യവും പോക,ഞാൻ ദണ്ഡകം തന്നിൽ വാണീടുവൻ.’ രാമവാക്യം കേട്ടു ചൊന്നാൻ ഭരതനും: ‘കാമുകനായ താതൻ മൂഢമാനസൻ.................3020 സ്ത്രീജിതൻ ഭ്രാന്തനുന്മത്തൻ വയോധികൻ രാജഭാവം കൊണ്ടുരാജസമാനസൻ ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതെ! മന്നവനായ് ഭവാൻ വാഴ്ക മടിയാതെ.’ എന്നു ഭരതവാക്യം കേട്ടു രാഘവൻ പിന്നെയും മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ: ‘ഭൂമിഭർത്താ പിതാ നാരീജിതനല്ല കാമിയുമല്ല മൂഢാത്മാവുമല്ല കേൾ. താതനസത്യഭയം കൊണ്ടു ചെയ്തതി- നേതുമേ ദോഷം പറയരുതോർക്ക നീ.................3030 സാധുജനങ്ങൾ നരകത്തിലുമതി- ഭീതി പൂണ്ടീടുമസത്യത്തിൽ മാനസേ.’ ‘എങ്കിൽ ഞാൻ വാഴ്വൻ വനേ നിന്തിരുവടി സങ്കടമെന്നിയേ രാജ്യവും വാഴുക.’ സോദരനിത്ഥം പറഞ്ഞതു കേട്ടതി- സാദരം രാഘവൻ പിന്നെയും ചൊല്ലിനാൻ: ‘രാജ്യം നിനക്കുമെനിക്കു വിപിനവും പൂജ്യനാം താതൻ വിധിച്ചതു മുന്നമേ. വ്യത്യയമായനുഷ്ഠിച്ചാൽ നമുക്കതു സത്യവിരോധം വരുമെന്നു നിർണ്ണയം.’.............3040 എങ്കിൽ ഞാനും നിന്തിരുവടി പിന്നാലെ കിങ്കരനായ് സുമിത്രാത്മജനെപ്പോലെ പോരുവൻ കാനനത്തിന്നരുതെങ്കിൽ ചേരുവൻ ചെന്നു പരലോകമാശു ഞാൻ നിത്യോപവാസേന ദേഹമുപേക്ഷിപ്പ’- നിത്യേനമാത്മനി നിശ്ചയിച്ചന്തികേ ദർഭ വിരിച്ചു കിഴക്കു തിരിഞ്ഞു നി- ന്നപ്പോൾ വെയിലത്തുപുക്കു ഭരതനും. നിർബന്ധബുദ്ധി കണ്ടപ്പോൾ രഘുവരൻ തൽബോധനാർത്ഥം നയനാന്തസംജ്ഞയാ.................3050 ചൊന്നാൻ ഗുരുവിനോടപ്പൊൾ വസിഷ്ഠനും ചെന്നു കൈകേയീസുതനോടു ചൊല്ലിനാൻ: ‘മൂഢനായീടൊലാ കേൾക്ക നീയെങ്കിലോ ഗൂഢമായൊരുവൃത്താന്തം നൃപാത്മജാ! രാമനാകുന്നതു നാരായണൻ പരൻ താമരസോത്ഭവനർത്ഥിക്കകാരണം ഭൂമിയിൽ സൂര്യകുലത്തിലയൊദ്ധ്യയിൽ ഭൂമിപാലാത്മജനായിപ്പിറന്നിതു. രാവണനെക്കൊന്നുധർമ്മത്തെ രക്ഷിച്ചു ദേവകളേപ്പരിപാലിച്ചു കൊള്ളുവാൻ...............3060 യോഗമായാദേവിയായതു ജാനകി ഭോഗിപ്രവരനാകുന്നതു ലക്ഷ്മണൻ. ലോകമാതാവും പിതാവും ജനകജാ- രാഘവന്മാരെന്നറിക വഴിപോലെ രാവണനെക്കൊൽ വതിന്നു വനത്തിനു ദേവകാര്യാർത്ഥം പുറപ്പെട്ടു രാഘവൻ. മന്ഥരാവാക്യവും കൈകേയി ചിത്തനിർ- ബ്ബന്ധവും ദേവകൃതമെന്നറിക നീ ശ്രീരാമദേവനിവർത്തനത്തിങ്കലു- ള്ളാഗ്രഹം നീയും പരിത്യജിച്ചീടുക,...................3070 കാരണപൂരുഷാനുജ്ഞയാ സത്വരം നീ രാജധാനിക്കു പോക മടിയാതെ. മന്ത്രികളോടും ജനനീജനത്തോടു- മന്തമില്ലാത പടയോടുമിപ്പോഴേ ചെന്നയൊദ്ധ്യാപുരിപുക്കു വസിക്ക നീ. വന്നീടുമഗ്രജൻ താനു മനുജനും ദേവിയുമീരേഴുസംവത്സരാവധൌ രാവണൻ തന്നെ വധിച്ചു സപുത്രകം.’ ഇത്ഥം ഗുരുക്തികൾ കേട്ടു ഭരതനും ചിത്തേ വളർന്നൊരു വിസ്മയം കൈക്കൊണ്ടു..................3080 ഭക്ത്യാ രഘുത്തമസന്നിധൌ സാദരം ഗത്വാ മുഹൂർന്നമസ്കൃത്വാ സസോദരം: ‘പാദുകാം ദേഹി!രാജേന്ദ്ര! രാജ്യായതേ പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാൻ. യാവത്തവാഗമനം ദേവ ദേവ! മേ താവദേവാനാരതം ഭജിച്ചീടുവൻ.’ ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമൻ പൊൽത്താരടികളിൽ ചേർത്ത മെതിയടി ഭക്തിമാനായ ഭരതനു നൽകിനാൻ; നത്വാപരിഗ്രഹിച്ചീടിനാൻ തമ്പിയും...............3090 ഉത്തമരത്നവിഭൂഷിതപാദുകാ- മുത്തമാംഗേ ചേർത്തു രാമനരേന്ദ്രനെ ഭക്ത്യാ പ്രദക്ഷിണം കൃത്വാ നമസ്കരി- ച്ചുത്ഥായ വന്ദിച്ചു ചൊന്നാൻ സഗദ്ഗദം: ‘മന്വബ്ദ്വപൂർണ്ണേ പ്രഥമദിനേഭവാൻ വന്നതില്ലെന്നുവന്നീടുകിൽ പിന്നെ ഞാൻ അന്യദിവസമുഷസി ജ്വലിപ്പിച്ചു വഹ്നിയിൽ ചാടി മരിക്കുന്നതുണ്ടല്ലൊ.’ എന്നതു കേട്ടു രഘുപതിയും നിജ കണ്ണുനീരും തുടച്ചൻപോടു ചൊല്ലിനാൻ:....................3100 ‘അങ്ങനെതന്നെയൊരന്തരമില്ലതി- നങ്ങു ഞാനന്നു തന്നെ വരും നിർണ്ണയം.’ എന്നരുൾ ചെയ്തു വിടയും കൊടുത്തിതു ധന്യൻ ഭരതൻ നമസ്കരിച്ചീടിനാൻ പിന്നെ പ്രദക്ഷിണവും ചെയ്തു വന്ദിച്ചു മന്ദേതരം പുറപ്പെട്ടു ഭരതനും മാതൃജനങ്ങളും മന്ത്രിവരന്മാരും ഭ്രാതാവുമാചാര്യനും മഹാസേനയും ശ്രീരാമദേവനെ ചേതസി ചേർത്തുകൊ- ണ്ടാരൂഢമോദേന കൊണ്ടുപോയീടിനാർ..............3110 ശൃംഗിവേരാധിപനായ ഗുഹനേയും മംഗലവാചാ പറഞ്ഞയച്ചീടിനാൻ. മുമ്പിൽ നടന്നു ഗുഹൻ വഴികാട്ടുവാൻ പിമ്പേ പെരുമ്പടയും നടകൊണ്ടിതു. കൈകേയി താനും സുതാനുവാദം കൊണ്ടു ശോകമകന്നു നടന്നു മകനുമായ് ഗംഗകടന്നു ഗുഹാനുവാദേന നാ- ലംഗപ്പടയോടു കൂടെ കുമാരാന്മാർ ചെന്നയോദ്ധ്യാപുരിപുക്കു രഘുവരൻ- തന്നെയും ചിന്തിച്കു ചിന്തിച്ചനുദിനം................3120 ഭക്ത്യാ വിശുദ്ധബുദ്ധ്യാപുരവാസികൾ നിത്യസുഖേന വസിച്ചിതെല്ലാവരും താപസവേഷം ധരിച്ചു ഭരതനും താപേന ശത്രുഘ്നനും വ്രതത്തോടുടൻ ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു വന്നിതാനന്ദം ജഗദ്വാസികൾക്കെല്ലാം. പാദുകാം വച്ചു സിംഹാസനേ രാഘവ- പാദങ്ങളെന്നു സങ്കൽപ്പിച്ചു സാദരം. ഗന്ധപുഷ്പാദ്യങ്ങൾ കൊണ്ടു പൂജിച്ചുകൊ- ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും...............3130 നാനാമുനിജനസേവിതനായൊരു മാനവവീരൻ മനോഹരൻ രാഘവൻ ജാനകിയോടുമനുജനോടും മുദാ മാനസാനന്ദം കലർന്നു ചില ദിനം ചിത്രകൂടാചലേ വാണോരനന്തരം ചിത്തേ നിരൂപിച്ചു കണ്ടു രഘുവരൻ. ‘മിത്രവർഗ്ഗങ്ങളയോദ്ധ്യയിൽ നിന്നു വ- ന്നെത്തുമിവിടെയിരുന്നാലിനിയുടൻ; സത്വരം ദണ്ഡകാരുണ്യത്തിനായ്ക്കൊണ്ടു ബദ്ധമോദം ഗമിച്ചീടുക വേണ്ടതും’..............3140 ഇത്ഥം വിചാര്യ ധരിത്രീ സുതയുമ- ത്യുത്തമനായ സൌമിത്രിയുമായ്ത്തദാ തത്യാജചിത്രകൂടാചലം രാഘവൻ സത്യസന്ധൻ നടകൊണ്ടേൻ വനാന്തരെ. </poem> 4tvk17ntw0s7rj968zh4t0xoysv3tyu അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/അത്ര്യാശ്രമപ്രവേശം 0 4426 246824 203260 2026-08-23T13:44:05Z ~2026-44247-58 13522 246824 wikitext text/x-wiki {{ഫലകം:രാമായണം അയോദ്ധ്യാകാണ്ഡം}} <poem> അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും. ‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ! ശ്രീമൽപദം തവ കാണായ കാരണം.’ സാക്ഷാൽ മഹാവിഷ്ണു നാരാ‍യണൻ പരൻ മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും.................3150 പൂജിച്ചിതർഘ്യപാദ്യാതികൾ കൊണ്ടു തം രാജീവ ലോചനം ഭാതൃഭാര്യാന്വിതം. ചൊല്ലിനാൻ ഭൂപാലനന്ദനന്മാരോടു: ‘ചൊല്ലെഴുമെന്നുടെ പത്നിയുണ്ടത്രെ കേൾ. എത്രയും വൃദ്ധതപസ്വിനിമാരിൽ വ- ച്ചുത്തമയായ ധർമ്മജ്ഞാ തപോധനാ പർണ്ണശാലാന്തർഗൃഹേ വസിക്കുന്നിതു ചെന്നുകണ്ടാലും ജനകനൃപാത്മജേ! എന്നതു കേട്ടു രാമാജ്ഞയാ ജാനകി ചെന്നനസൂയാപദങ്ങൾ വണങ്ങിനാൾ.................3160 ‘വത്സേ! വരികരികേ ജനകാത്മജേ! സത്സംഗമം ജന്മസാഫല്യമോർക്ക നീ.’ വത്സേ പിടിച്ചു ചേർത്താ‍ലിംഗനം ചെയ്തു തത്സ്വഭാവം തെളിഞ്ഞു മുനിപത്നിയും, വിശ്വകർമ്മാവിനാൽ നിർമ്മിതമായൊരു വിശ്വ വിമോഹനമായ ദുകുലവും കുണ്ഡലവുമംഗരാഗവുമെന്നിവ മണ്ഡനാർത്ഥമനസൂയ നൽകീടിനാൾ. ‘നന്നു പാതിവ്രത്യമാശ്രിത്യ രാഘവൻ- തന്നോടു കൂടെ നീ പോന്നതുമുത്തമം..................3170 കാന്തി നിനക്കു കുറകായ്കൊരിക്കലും, ശാന്തനാകും തവ വല്ലഭൻ തന്നൊടും ചെന്നു മഹാരാജധാനിയകം പുക്കു നന്നായ് സുഖിച്ചു സുചിരം വസിക്ക നീ.’ ഇത്ഥമനുഗ്രഹവും കൊടുത്താദരാൽ ഭർത്തുരഗ്രേ ഗമിക്കെന്നയച്ചീടിനാൾ. മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ തുഷ്ടികലർന്നു തപോധനനത്രിയും. ശ്രീരാമനോടരൂൾ ചെയ്തു, ‘ഭവാനഹോ നാരായണനായതെന്നറിഞ്ഞേനഹം....................3180 നിന്മഹാമായ ജഗത്ത്രയവാസിനാം സമ്മോഹകാരിണിയായതു നിർണ്ണയം.’ ഇത്തരമത്രി മുനീന്ദ്രവാക്യം കേട്ടു തത്ര രത്രൌ വസിച്ചു രഘുനാഥനും. ദേവനുമാദേവിയോടരുളിച്ചെയ്തി- തേവമെന്നാൾ കിളിപ്പൈതലക്കാലമേ............3186 </poem> ''ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വര സംവാദേ അയോദ്ധ്യാകാണ്ഡം സമാപ്തം.'' sxjporwv8bjdl8tcqr8ufrg586xpjnp താൾ:Janakeeyasasthra prastanam.pdf/133 106 80972 246836 239894 2026-08-23T17:30:44Z Shajiarikkad 1345 246836 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" /></noinclude>നിയന്ത്രിത താപനിലയിൽ കത്തിച്ച ഉമിച്ചാരം രാസപരമായി സക്രിയമായ സിലിക്കയാണ്. അതും കുമ്മായവും കൂട്ടി ബാൾ മില്ലിൽ ഇട്ട് സൂക്ഷ്മമായി പൊടിക്കുമ്പോൾ ഒരു തരം സിമന്റ് ഉണ്ടാകുന്നു. ഇതിനാണ് ആഷ്‍മോഹ് സിമന്റ് എന്നു പറയുന്നത്. പട്ടുനൂൽപ്പുഴു വളർത്തൽ: ഇതിന് ഉത്തരവാദപ്പെടുത്തിയിരുന്ന ശാസ്ത്രജ്ഞർക്ക് ഒരു കൃഷിക്കാരന്റെ ശ്രദ്ധയും ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും രണ്ടും ആവശ്യമായിരുന്നു. അതിൽ പോരായ്മകൾ ഉണ്ടായിരുന്നു. ചെലവുകുറഞ്ഞ കെട്ടിടനിർമാണവിദ്യകൾ നേരത്തെ ലാറി ബേക്കർ വളർത്തിയെടുത്തവതന്നെയാണ്. IRTCയ്ക്കകത്തെ കെട്ടിടങ്ങളിൽ അവ പ്രയോഗിച്ചു. എന്നാൽ സൂക്ഷ്മമായ ഡോക്കുമെന്റേഷൻ നടത്തിയില്ല. അതു കൊണ്ട് വ്യാപകമായി പ്രചരിപ്പിക്കാൻ കഴിഞ്ഞില്ല. പക്ഷെ IRTCയിലൂടെ പരിശീലനം നേടിയ പലരും സ്വന്തമായ കെട്ടിടനിർമാണ സംഘങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ അത് സമൂഹത്തിൽ ചലനമുണ്ടാക്കിയി ട്ടുമുണ്ട്. അടുപ്പുഗവേഷണത്തിന്റെ മുഖ്യ ഭാഗം IRTC ഉണ്ടാകുന്നതിനു മുമ്പുചെയ്തതാണ്. അന്നത്തെ പരീക്ഷണങ്ങൾ ഉയർന്ന ശാസ്ത്രീയസൂക്ഷ്മതയോടെ ചെയ്തവയായിരുന്നു. ശരിയായി ഡോക്കുമെന്റു ചെയ്യുകയും ചെയ്തു. അങ്ങനെയാണ് അവ പ്രചരിച്ചത്. ഒരടുപ്പ് ഒരു കൊല്ലം ഒരു ടൺ വിറക് ലാഭിക്കുമെന്ന അടിസ്ഥാനത്തിൽ പ്രതിവർഷം 34 ലക്ഷം ടൺ വിറകെങ്കിലും ഇന്ന് കേരളം ലാഭിക്കുന്നുണ്ട്. ഇതിന്റെ വില 60-70 കോടി രൂപ വരും. ഇതിനു പുറമേയാണ് അന്തരീക്ഷത്തിലേക്കു വിടുന്ന കാർബണിൽ വന്ന കുറവു കൊണ്ടുള്ള നേട്ടം. ഈ അടുപ്പിനെ മെച്ചപ്പെടുത്താനാണ് IRTC ശ്രമിക്കുന്നത്. പഞ്ചായത്ത്തല വിഭവ ഭൂപടനിർമാണ പ്രോജക്റ്റ് IRTCയുടെ പേരിലാണ് അപേക്ഷ നൽകിയിരുന്നതെങ്കിലും കേരളവ്യാപകമായി അത് ഏറ്റെടുക്കപ്പെട്ടേക്കാം എന്ന സാധ്യത മുന്നിൽ കണ്ട് അത് CESS നെ എൽപ്പിക്കുകയാണ് ചെയ്തത്. CESSലെ ശാസ്ത്രജ്ഞരും പരിഷത്ത് പ്രവർത്തകരും കൂടിച്ചേർന്ന് വളരെ നിഷ്കർഷയോടെയും ശാസ്ത്രീയ സൂക്ഷ്മതയോടെയും നടത്തിയ ഈ പദ്ധതി ഏത് കാഴ്ചപ്പാടിലൂടെ നോക്കിയാലും മെച്ചപ്പെട്ട ഒന്നായിരുന്നു. പിന്നീടത് ഗവൺമെന്റുതന്നെ ഏറ്റെടുത്തു. ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണ്. IRTC ഏറ്റെടുത്തതിൽ വച്ച് ഏറ്റവും വലിയ പ്രോജക്റ്റായിരുന്നു PLDP. അഞ്ചുകൊല്ലം നീണ്ടുനിന്ന അതിന്റെ മൊത്തം ബഡ്ജറ്റ് 90 ലക്ഷം രൂപ ആയിരുന്നു. IRTCയുടെ ഉദ്ദേശലക്ഷ്യങ്ങളോടു യോജിക്കുന്നതും, സൂക്ഷ്മതയോടെ ചെയ്തതുമായ ആ പദ്ധതി കേരളത്തിന്റെ സാമ്പത്തികാസൂത്രണത്തിന് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഇന്ന് കേരളത്തിൽ ഒട്ടാകെ നടക്കുന്ന വാട്ടർഷെഡ് മാപ്പിങ്ങിന്റെ രീതി വികസിപ്പിച്ചത് ഈ പ്രോജക്റ്റിന്റെ<noinclude></noinclude> gx7161z90ioxvvp4mb9u4mneu3rrq5l താൾ:Janakeeyasasthra prastanam.pdf/134 106 80990 246837 239896 2026-08-23T17:36:43Z Shajiarikkad 1345 246837 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude>ഭാഗമായി ഒഞ്ചിയം പഞ്ചായത്തിൽ വച്ചാണ്. വളരെ ചെലവു കുറഞ്ഞ, നൂതനമായ ഒരു രീതി ഇതിനുവേണ്ടി വികസിപ്പിച്ചെടുത്തു. ഈ പഞ്ചായത്തുകളുടെ സാമ്പത്തിക സാമൂഹിക വികസനത്തിന് ഈ പദ്ധതിയിലൂടെ ഉണ്ടാക്കാൻ പറ്റുമായിരുന്ന നേട്ടങ്ങളിൽ ചെറിയൊരു ശതമാനമേ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഓരോ പഞ്ചായത്തിലും ഓരോരോ കാരണങ്ങളുണ്ടായിരുന്നു. എല്ലാ പഞ്ചായത്തുകൾക്കും പൊതുവായ ഒരു കാരണമുണ്ട്. വ്യത്യസ്ത ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന, വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടികളുടെയും ഗ്രൂപ്പുകളുടെയും സങ്കലിത ശക്തി പൂജ്യമായി മാറുന്നു എന്ന അവസ്ഥ. ഈ രണ്ടു പ്രോജക്റ്റുകളെയും കുറിച്ച് ഏറെ അപവാദ പ്രചരണങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അവയെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമായ കുപ്രചാരണങ്ങളാണ്. ഊർജരംഗത്ത് നടന്ന DEFENDUS പഠനം, ലൈൻ നഷ്ട പഠനം, CFL ഹാർമോണിക്സ് പഠനം, ചൂടാറാപ്പെട്ടി മുതലായവയും ഉയർന്ന നിലവാരം പുലർത്തിയവയാണ്, പ്രയോഗത്തിൽ വന്നവയാണ്. സോപ്പുനിർമാണം, പന്നിവളർത്തൽ, കൂൺ കൃഷി, പോട്ടറി, അലങ്കാര മത്സ്യം മുതലായി ചെറുസംരംഭകരെ ഉദ്ദേശിച്ച് തേച്ചുമിനുക്കിയ സാങ്കേതിക വിദ്യകൾക്ക് പ്രചാരമുണ്ട്, ആവശ്യക്കാരുമുണ്ട്. IRTCക്ക് നിർണായകമായ മേൽക്കൈ നേടിക്കൊടുത്ത മറ്റൊന്ന് ഏറോബിക് കമ്പോസ്റ്റിങ്ങിലൂടെ നടത്തുന്ന മാലിന്യസംസ്കരണമാണ്. ചാലക്കുടിയിലെ 2 ടൺ പ്ലാന്റ് കഴിഞ്ഞ 7-8 കൊല്ലമായി പ്രവർത്തിച്ചു വരികയാണ്. പാലക്കാട് മുൻസിപ്പാലിറ്റിയുടെ 10 ടൺ ദിനം ശേഷിയുള്ള പ്ലാന്റിന്റെ സാങ്കേതിക ഡിസൈൻ IRTC നൽകിയതാണ്. ഗുരുവായൂരിൽ 10 ടൺ /ദിനം ശേഷിയുള്ള ഒരു പ്ലാന്റിന്റെ ചുമതല IRTCയെ ഏൽപ്പിച്ചിരിക്കയാണ്. ഒട്ടേറെ പഞ്ചായത്തുകളിൽനിന്ന് ഡിമാന്റ് വന്നു കിടപ്പുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പഞ്ചായത്തുകൾക്ക് നീർത്തടാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാനുകൾ ജനപങ്കാളിത്തത്തോടെ തയ്യാറാക്കിക്കൊടുക്കുകയെന്നത് IRTCയുടെ ഒരു പ്രധാന പ്രവർത്തനമായി ത്തീർന്നിരിക്കുന്നു. എന്നാൽ ജല മാനേജ്മെന്റിനും മണ്ണ് സംരക്ഷണത്തിനുമുള്ള എൻജിനീയറിങ്ങ് പ്ലാൻ ഉണ്ടാക്കാനല്ലാതെ സമഗ്ര വികസനത്തിനുള്ള രൂപരേഖ ഉണ്ടാക്കാൻ IRTCക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. അതിനാവശ്യമായ മാനവവിഭവങ്ങൾ IRTCയിൽ ഇല്ല. ഇന്ന് IRTCയിൽ നടക്കുന്ന പ്രവർത്തനങ്ങളെ മുഖ്യമായി അഞ്ചുമേഖലകൾ ആയി തരംതിരിക്കാം. (i) നീർത്തടാധിഷ്ഠിത വികസനം (ii) ഖരമാലിന്യസംസ്കരണം<noinclude></noinclude> tosp0jdativo9vu4k2pyqz5na9uvfdc താൾ:Janakeeyasasthra prastanam.pdf/132 106 81110 246835 239893 2026-08-23T17:20:55Z Shajiarikkad 1345 246835 proofread-page text/x-wiki <noinclude><pagequality level="4" user="Radhan K Moolad" /></noinclude>-ഏറ്റെടുക്കുന്ന പ്രോജക്റ്റുകളിൽനിന്ന് ലഭിക്കുന്ന ഓവർ ഹെഡ്സ് 10 - 15 ശതമാനം അതിന്റെ നടത്തിപ്പിന് ഒട്ടും മതിയാകില്ല. - പരിമിതമായ ഫണ്ടുപയോഗിച്ച് മാർക്കറ്റ് നിലവാരത്തിൽ വേതനം നൽകാൻ കഴിയില്ല. -പരിചയസമ്പന്നരായ വിദഗ്ധരെ ഡെപ്യൂട്ടേഷനിൽ എടുക്കാൻ പോലും പ്രയാസമാണ്. -ആളുകൾ ചേർന്നും പിരിഞ്ഞും പോയിക്കൊണ്ടിരിക്കുന്നതിനാൽ ഗവേഷണ വികസനപ്രവർത്തനങ്ങൾക്ക് വേണ്ടത്ര തുടർച്ച ലഭിക്കുന്നില്ല. -ഇതുകൊണ്ടൊക്കെ ഒരു ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനത്തിൽ ഉണ്ടായിരിക്കേണ്ട ജിജ്ഞാസയുടെയും അറിയലിൽ നിന്നുള്ള ആനന്ദത്തിന്റേയും സർഗാത്മകതയുടെയും ആയ അന്തരീക്ഷം സൃഷ്ടിക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഈ പരിമിതികൾക്കുള്ളിൽ വച്ചാണെങ്കിലും കഴിഞ്ഞ 20 കൊല്ലത്തിനുള്ളിൽ IRTC പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഊർജം, ആസൂത്രണം, സോപ്പ്, കൂൺ, പന്നി വളർത്തൽ, അലങ്കാരമത്സ്യം വളർത്തൽ മുതലായ മേഖലകളിലെ വികാസങ്ങൾ നിസ്സാരങ്ങളല്ല. തുടക്കത്തിൽ IRTCയിൽ സജീവമായിരുന്നത് അടുപ്പ്, ചെലവു കുറഞ്ഞ കെട്ടിടനിർമാണം, പട്ടുനൂൽപ്പുഴു വളർത്തൽ മുതലായ പദ്ധതികളായിരുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ IRTC 111 പ്രോജക്റ്റുകൾ ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. 16 പ്രോജക്റ്റുകൾ ഇപ്പോഴും നടക്കുന്നു. പൂർത്തിയാക്കിയ പ്രോജക്റ്റുകൾ മൂന്നു പരിഗണനകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുകയുണ്ടായി. (i) IRTCയുടെ പ്രഖ്യാപിതലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അവയുടെ പ്രസക്തി. (ii) ചെയ്ത പ്രവൃത്തിയുടെ, പഠനത്തിന്റെ ശാസ്ത്രീയതയും സൂക്ഷ്മതയും (iii) പഠനഫലങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ സ്വാഭാവികമായും എല്ലാ പ്രോജക്റ്റുകളും ഒരേപോലെ വിജയിക്കില്ല. കാരണങ്ങൾ പലതായിരിക്കും. ഇതെന്താണെന്ന് ഒരു വാക്യത്തിൽ പറയണം. ഉദാഹരണത്തിന് IRTC സ്ഥാപിക്കുന്നതിനു മുമ്പ് ആംരഭിച്ച ആഷ്‍മോഹ് സിമന്റ് പ്രോജക്റ്റ് വിജയിക്കാതെ പോയതിന് മൂന്നു മുഖ്യകാരണങ്ങളാണുള്ളത്: (i) തെരഞ്ഞെടുത്ത സാങ്കേതികവിദ്യ വേണ്ടത്ര തെളിയിക്കപ്പെട്ടതായിരുന്നില്ല. (ii) പ്ലാന്റിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വോൾടത ഒരിക്കലും കിട്ടിയിരുന്നില്ല. (iii) ഉമിച്ചാരത്തിനു പകരം ഉമിതന്നെ അസംസ്കൃതവസ്തു ആക്കേണ്ടിവന്നപ്പോൾ സാമ്പത്തികമായി നഷ്ടത്തിലാകുമെന്നു വന്നു.<noinclude></noinclude> ao54vxu5stxy5qcn9na7rel6k80b3pu താൾ:Janakeeyasasthra prastanam.pdf/131 106 81124 246834 240364 2026-08-23T17:12:15Z Shajiarikkad 1345 246834 proofread-page text/x-wiki <noinclude><pagequality level="4" user="Peemurali" />ജനകീയ ശാസ്ത്രപ്രസ്ഥാനം</noinclude>- നമ്മുടെ ഗവേഷണ വികസന സ്ഥാപനങ്ങളിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യകളെ ഫീൽഡ് പരീക്ഷണങ്ങൾക്ക് വിധേയമാക്കുക. ആദ്യത്തെ പരിപാടികളായി വിഭാവനം ചെയ്തത് താഴെ പറയുന്നവയാണ്. a) ദക്ഷത കൂടിയ വീട്ടടുപ്പുകൾ പ്രചരിപ്പിക്കുക. b) എല്ലാ ഗാർഹികാവശിഷ്ടങ്ങളും സ്വീകരിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾ വികസിപ്പിക്കുക. c) ഒരു ബ്ലോക്കിലെങ്കിലും സമ്പൂർണ ജലമാനേജ്മെന്റ് നടപ്പിലാക്കുക. d) തദ്ദേശീയ ആവിഷ്കാരങ്ങൾക്കും ടെക്നിക്കുകൾക്കും വികസനസൗകര്യം കൊടുക്കുക. 1987 ആദ്യത്തിൽതന്നെ DSTയുടെ ആദ്യഗഡു പണം കിട്ടി. സ്ഥലം വാങ്ങി. ലാറി ബേക്കറെയും കൊണ്ട് സ്ഥലത്ത് പോയി. അദ്ദേഹത്തിന് സ്ഥലം നല്ല പോലെ ഇഷ്ടപ്പെട്ടു. അവിടെവച്ചുതന്നെ ഒരു കെട്ടിടത്തിന്റെ പ്ലാൻ, വിശദാംശങ്ങളോടുകൂടി, വെറും കൈകൊണ്ടുവരച്ചുതന്നു. വേറെ വരപ്പൊന്നും ഉണ്ടായില്ല. അതുവച്ചാണ് കൊട്ടിയം രാജേന്ദ്രനും സംഘവും ബെന്നി കുരിയാക്കോസിന്റെയും വിശ്വനാഥൻ മാഷിന്റെയും മേൽനോട്ടത്തിൽ കെട്ടിടം പണി ആരംഭിച്ചത്. പണി അതിവേഗത്തിൽ പുരോഗമിച്ചു. ഇപ്പോൾ നാലുകെട്ട് എന്നു വിളിക്കുന്ന കെട്ടിടമായിരുന്നു അത്. അതിന് തൊട്ട് അടുപ്പു പരീക്ഷണങ്ങൾക്കായി ഓലമേഞ്ഞ ഒരു കെട്ടിടവും. ഓരോന്നിനും ഏതാണ്ട് 100 ച.മീ വലുപ്പം. ഇതാണ് IRTCയുടെ തുടക്കം. 1987 നവംബർ 22ന് IRTC ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 2007 നവംബറിൽ 20 കൊല്ലം കഴിഞ്ഞു. ഈ കാലത്തിനിടക്ക് അത് ഗണ്യമായി വളർന്നിട്ടുണ്ട്. കൂടുതൽ ഭൂമി വാങ്ങി. ഇപ്പോൾ ഏകദേശം 10 ഏക്കർ ഉണ്ട്. 200 ച.മി. കെട്ടിട വിസ്തീർണം 4,000 ച.മി. ൽ കൂടുതലായി. തുടക്കത്തിൽ 10പേരിൽ കുറവു മാത്രമായിരുന്ന സ്റ്റാഫ് എൺപതോളമായി വർധിച്ചു. പരിഷത്തിൽനിന്ന് ഔപചാരികമായി വേർപെടുത്തി IRTCക്ക് അതിന്റേതായ ജനറൽ കൗൺസിലും എക്സിക്യൂട്ടീവും ഉണ്ടാക്കി. IRTCയുടെ ആഭിമുഖ്യത്തിൽ തന്നെ, എന്നാൽ വേറിട്ടായി പരിഷത്ത് പ്രൊഡക്ഷൻ സെന്റർ, സമതാ പ്രൊഡക്ഷൻ സെന്റർ എന്നിവ ആരംഭിച്ചു. സംഭവ ബഹുലമായിരുന്നു IRTCയുടെ കഴിഞ്ഞ 20 വർഷങ്ങൾ. എന്നാൽ, ഇക്കാലത്തിനുള്ളിൽ നേടാൻ കഴിഞ്ഞതെന്ത് ? കഴിയാത്തതെന്ത് ? ഇനി ചെയ്യേണ്ടതെന്ത് എന്ന് ആലോചിക്കേണ്ട സന്ദർഭമാണിത്. '''പരിമിതികൾ''' IRTCക്ക് തുടക്കം മുതലേ ചില പരിമിതികൾ ഉണ്ടായിരുന്നു. അവ ഇന്നും നിലനിൽക്കുന്നു. - IRTC ഒരു സ്ഥിരം സ്ഥാപനമല്ല, അതിന് സ്വതന്ത്രമായ വരുമാനമില്ല. ഒരു പ്രോജക്റ്റ് ആണത്. DSTയിൽ നിന്നും, പിന്നിട് STEC ൽ നിന്നും ഉള്ള ഗ്രാന്റിനെ ആശ്രയിച്ചാണ് അതിന്റെ നിലനിൽപ്പ്.<noinclude>132</noinclude> d25b8wmccg2df3f19vx0qik0r1mvl1h