വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.17 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശുകബന്ധനം 0 4043 246957 22629 2026-08-31T05:47:57Z ~2026-44247-58 13522 246957 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} രക്ഷോവരനായ രാവണൻ ചൊൽകയാൽ തൽക്ഷണേ വന്നു ശുകനാം നിശാചരൻ പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാൻ മർക്കടരാജനാം സുഗ്രീവനോടിദം: “രാക്ഷസാധീശ്വരൻ വാക്കുകൾ കേൾ‍ക്ക നീ ഭാസ്കരസൂനോ! പരാക്റമ വാരിധേ!..............................876 ഭാനുതനയനാം ഭാഗധേയാംബുധെ! വാനരരാജമഹാകുലസംഭവ! ആദിതേയേന്ദ്രസുതാനുജനാകയാൽ ഭ്രാതൃസമാനൻ ഭവാൻ മമ നിർണ്ണയം നിന്നോടു വൈരമെനിക്കേതുമില്ലേതുമേ രാജകുമാരനാം രാമഭാര്യാമഹം വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ? മർക്കടസേനയോടു മതിവിദ്രുതം കിഷ്കിന്ധയാം നഗരിക്കു പൊയ്ക്കൊൾക നീ ...........................880 ദേവാദികളാലുമപ്രാപ്യമായൊന്നു കേവലമെന്നുടെ ലങ്കാപുരമെടോ! അല്പസാരന്മാർ മനുഷ്യരുമെത്രയും ദുർബ്ബലന്മാരായ വാനരയൂഥവും എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ- ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ” ഇഥം ശുകോക്തികൾ കേട്ടു കപികുല- മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാൻ :......................890 “രാമരാമ! പ്രഭോ! കാരുണ്യവാരിധേ! രാമ! നാധ! പരിത്രാഹി രഘുപതേ! ദൂതരെക്കൊല്ലുമാറില്ല പണ്ടാരുമേ നാഥ! ധർമ്മത്തെരക്ഷിച്ചുകൊള്ളേണമേ വാനരന്മാരെ നിവാരണം ചെയ്താശു- മാനവവീര! ഹതോഹം പ്രപാഹി മാം” ഇഥം ശുകപരിവേദനം കേട്ടൊരു ഭക്തപ്രിയൻ വരദൻ പുരുഷോത്തമൻ വാനരന്മാരെ വിലക്കിനാനന്നേര- മാനന്ദമുൾക്കൊണ്ടുയർന്നു ശുകൻ തദാ .......................900 ചൊല്ലിനാൻ സുഗ്രീവനോടു ഞാനെന്തൊന്നു ചൊല്ലെണ്ടതങ്ങു ദശഗ്രീവനോടതു ചൊല്ലീടുകെന്ന”തു കേട്ടു സുഗ്രീവനും ചൊല്ലിനാനാശു ശുകനോടുസത്വരം: “ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും കൊല്ലണമാശു സപുത്ര ബലാന്വിതം ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന ചോരനേയും കൊന്നു ജാനകി തന്നെയും കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ” 910 അർക്കാത്മജോക്തികൾ കേട്ടു തെളിഞ്ഞള- വർക്കാന്വയോത്ഭവൻ താനുമരുൾ ചെയ്തു: വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ- ണ്ടൂനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിൻ ഞാനുരചെയ്തേയയയ്കാവിതെന്ന”തു- മാനന്ദമോടരുൾ ചെയ്തു രഘുവരൻ വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാർ ശാർദ്ദൂലവിക്രമം പൂണ്ട കപിബലം ശാർദ്ദൂലനായ നിശാചരൻ വന്നു ക‌- 920 ണ്ടാർത്തനായ് രാവണനോടു ചൊല്ലീടിനാൻ വാർത്തകളുള്ളവണ്ണമതു കേട്ടൊരു രാത്രിഞ്ചരേശ്വരനാകിയ രാവണ- നാർത്തിപൂണ്ടേറ്റവും ദീർഘചിന്താന്വിതം ചീർത്തഖേദത്തോടു ദീർഘമായേറ്റവും- വീർത്തുപായങ്ങൾ കാണാഞ്ഞിരുന്നീടിനാൻ. aj2507h4hy4ifjs1orbioi65fced45f 246958 246957 2026-08-31T05:54:36Z ~2026-44247-58 13522 246958 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} രക്ഷോവരനായ രാവണൻ ചൊൽകയാൽ തൽക്ഷണേ വന്നു ശുകനാം നിശാചരൻ പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാൻ മർക്കടരാജനാം സുഗ്രീവനോടിദം: “രാക്ഷസാധീശ്വരൻ വാക്കുകൾ കേൾ‍ക്ക നീ ഭാസ്കരസൂനോ! പരാക്റമ വാരിധേ!..............................870 ഭാനുതനയനാം ഭാഗധേയാംബുധെ! വാനരരാജമഹാകുലസംഭവ! ആദിതേയേന്ദ്രസുതാനുജനാകയാൽ ഭ്രാതൃസമാനൻ ഭവാൻ മമ നിർണ്ണയം നിന്നോടു വൈരമെനിക്കേതുമില്ലേതുമേ രാജകുമാരനാം രാമഭാര്യാമഹം വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ? മർക്കടസേനയോടു മതിവിദ്രുതം കിഷ്കിന്ധയാം നഗരിക്കു പൊയ്ക്കൊൾക നീ ...........................880 ദേവാദികളാലുമപ്രാപ്യമായൊന്നു കേവലമെന്നുടെ ലങ്കാപുരമെടോ! അല്പസാരന്മാർ മനുഷ്യരുമെത്രയും ദുർബ്ബലന്മാരായ വാനരയൂഥവും എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ- ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ” ഇഥം ശുകോക്തികൾ കേട്ടു കപികുല- മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാൻ :......................890 “രാമരാമ! പ്രഭോ! കാരുണ്യവാരിധേ! രാമ! നാധ! പരിത്രാഹി രഘുപതേ! ദൂതരെക്കൊല്ലുമാറില്ല പണ്ടാരുമേ നാഥ! ധർമ്മത്തെരക്ഷിച്ചുകൊള്ളേണമേ വാനരന്മാരെ നിവാരണം ചെയ്താശു- മാനവവീര! ഹതോഹം പ്രപാഹി മാം” ഇഥം ശുകപരിവേദനം കേട്ടൊരു ഭക്തപ്രിയൻ വരദൻ പുരുഷോത്തമൻ വാനരന്മാരെ വിലക്കിനാനന്നേര- മാനന്ദമുൾക്കൊണ്ടുയർന്നു ശുകൻ തദാ .......................900 ചൊല്ലിനാൻ സുഗ്രീവനോടു ഞാനെന്തൊന്നു ചൊല്ലെണ്ടതങ്ങു ദശഗ്രീവനോടതു ചൊല്ലീടുകെന്ന”തു കേട്ടു സുഗ്രീവനും ചൊല്ലിനാനാശു ശുകനോടുസത്വരം: “ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും കൊല്ലണമാശു സപുത്ര ബലാന്വിതം ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന ചോരനേയും കൊന്നു ജാനകി തന്നെയും കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ” ..........................910 അർക്കാത്മജോക്തികൾ കേട്ടു തെളിഞ്ഞള- വർക്കാന്വയോത്ഭവൻ താനുമരുൾ ചെയ്തു: വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ- ണ്ടൂനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിൻ ഞാനുരചെയ്തേയയയ്കാവിതെന്ന”തു- മാനന്ദമോടരുൾ ചെയ്തു രഘുവരൻ വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാർ ശാർദ്ദൂലവിക്രമം പൂണ്ട കപിബലം ശാർദ്ദൂലനായ നിശാചരൻ വന്നു ക‌- ............................920 ണ്ടാർത്തനായ് രാവണനോടു ചൊല്ലീടിനാൻ വാർത്തകളുള്ളവണ്ണമതു കേട്ടൊരു രാത്രിഞ്ചരേശ്വരനാകിയ രാവണ- നാർത്തിപൂണ്ടേറ്റവും ദീർഘചിന്താന്വിതം ചീർത്തഖേദത്തോടു ദീർഘമായേറ്റവും- വീർത്തുപായങ്ങൾ കാണാഞ്ഞിരുന്നീടിനാൻ. 7z948gxueznk23ke6344qwkgaxrhn2s 246961 246958 2026-08-31T06:04:57Z ~2026-44247-58 13522 246961 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} രക്ഷോവരനായ രാവണൻ ചൊൽകയാൽ തൽക്ഷണേ വന്നു ശുകനാം നിശാചരൻ പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാൻ മർക്കടരാജനാം സുഗ്രീവനോടിദം: “രാക്ഷസാധീശ്വരൻ വാക്കുകൾ കേൾ‍ക്ക നീ ഭാസ്കരസൂനോ! പരാക്രമ വാരിധേ!..............................870 ഭാനുതനയനാം ഭാഗധേയാംബുധെ! വാനരരാജമഹാകുലസംഭവ! ആദിതേയേന്ദ്രസുതാനുജനാകയാൽ ഭ്രാതൃസമാനൻ ഭവാൻ മമ നിർണ്ണയം നിന്നോടു വൈരമെനിക്കേതുമില്ലേതുമേ രാജകുമാരനാം രാമഭാര്യാമഹം വ്യാജേനകൊണ്ടുപോന്നേനതിനെന്തുതേ? മർക്കടസേനയോടു മതിവിദ്രുതം കിഷ്കിന്ധയാം നഗരിക്കു പൊയ്ക്കൊൾക നീ ...........................880 ദേവാദികളാലുമപ്രാപ്യമായൊന്നു കേവലമെന്നുടെ ലങ്കാപുരമെടോ! അല്പസാരന്മാർ മനുഷ്യരുമെത്രയും ദുർബ്ബലന്മാരായ വാനരയൂഥവും എന്തൊന്നു കാട്ടുന്നതെന്നോടിവിടെ വ- ന്നന്ധകാരം നിനച്ചിടായ്ക നീ വൃഥാ” ഇഥം ശുകോക്തികൾ കേട്ടു കപികുല- മുത്തായ ചാടിപ്പിടിച്ചാരതിദ്രുതം മുഷ്ടിപ്രഹരങ്ങളേറ്റു ശുകനതി ക്ലിഷ്ടനായേറ്റം കരഞ്ഞു തുടങ്ങിനാൻ :......................890 “രാമരാമ! പ്രഭോ! കാരുണ്യവാരിധേ! രാമ! നാധ! പരിത്രാഹി രഘുപതേ! ദൂതരെക്കൊല്ലുമാറില്ല പണ്ടാരുമേ നാഥ! ധർമ്മത്തെരക്ഷിച്ചുകൊള്ളേണമേ വാനരന്മാരെ നിവാരണം ചെയ്താശു- മാനവവീര! ഹതോഹം പ്രപാഹി മാം” ഇഥം ശുകപരിവേദനം കേട്ടൊരു ഭക്തപ്രിയൻ വരദൻ പുരുഷോത്തമൻ വാനരന്മാരെ വിലക്കിനാനന്നേര- മാനന്ദമുൾക്കൊണ്ടുയർന്നു ശുകൻ തദാ .......................900 ചൊല്ലിനാൻ സുഗ്രീവനോടു ഞാനെന്തൊന്നു ചൊല്ലെണ്ടതങ്ങു ദശഗ്രീവനോടതു ചൊല്ലീടുകെന്ന”തു കേട്ടു സുഗ്രീവനും ചൊല്ലിനാനാശു ശുകനോടുസത്വരം: “ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും കൊല്ലണമാശു സപുത്ര ബലാന്വിതം ശ്രീരാമപത്നിയെക്കട്ടുകൊണ്ടീടിന ചോരനേയും കൊന്നു ജാനകി തന്നെയും കൊണ്ടുപോകേണമെനിക്കു കിഷ്കിന്ധയ്ക്കു രണ്ടില്ലതിനെന്നു ചെന്നു ചൊല്ലീടു നീ” ..........................910 അർക്കാത്മജോക്തികൾ കേട്ടു തെളിഞ്ഞള- വർക്കാന്വയോത്ഭവൻ താനുമരുൾ ചെയ്തു: വാനരന്മാരേ! ശുകനെ ബന്ധിച്ചുകൊ- ണ്ടൂനമൊഴിഞ്ഞത്ര കാത്തുകൊണ്ടീടുവിൻ ഞാനുരചെയ്തേയയയ്കാവിതെന്ന”തു- മാനന്ദമോടരുൾ ചെയ്തു രഘുവരൻ വാനരന്മാരും പിടിച്ചുകെട്ടിക്കൊണ്ടു ദീനത കൈവിട്ടു കാത്തുകൊണ്ടീടിനാർ ശാർദ്ദൂലവിക്രമം പൂണ്ട കപിബലം ശാർദ്ദൂലനായ നിശാചരൻ വന്നു ക‌- ............................920 ണ്ടാർത്തനായ് രാവണനോടു ചൊല്ലീടിനാൻ വാർത്തകളുള്ളവണ്ണമതു കേട്ടൊരു രാത്രിഞ്ചരേശ്വരനാകിയ രാവണ- നാർത്തിപൂണ്ടേറ്റവും ദീർഘചിന്താന്വിതം ചീർത്തഖേദത്തോടു ദീർഘമായേറ്റവും- വീർത്തുപായങ്ങൾ കാണാഞ്ഞിരുന്നീടിനാൻ. s0rbo1b2r8j3a8h6rwbguys4a204y30 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/മാല്യവാന്റെ വാക്യം 0 4044 246967 246555 2026-08-31T10:02:35Z ~2026-44247-58 13522 246967 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} ചാരനായോരു ശുകൻ പോയനന്തരം ഘോരനാം രാവണൻ വാഴുന്ന മന്ദിരേ........................1390 വന്നിതു രാവണമാതാവുതൻ പിതാ- ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാൻ സൽക്കാരവും കുശലപ്രശ്നവും ചെയ്തു രക്ഷോവരനുമിരുത്തി യഥോചിതം കൈകസീതാതൻ മതിമാൻ വിനീതിമാൻ കൈകസീനന്ദനൻ തന്നോടു ചൊല്ലീടിനാൻ “ചൊല്ലുവൻ ഞാൻ തവ നല്ലതു പിന്നെ നീ- യെല്ലാം നിനക്കൊത്തപോലെയനുഷ്ഠിക്ക ദുർന്നിമിത്തങ്ങളീ ജാനകി ലങ്കയിൽ വന്നതിൽപ്പിന്നെപ്പലതുണ്ടു കാണുന്നു ........................1400 കണ്ടീലയോ നാശഹേതുക്കളായ് ദശ- കണ്ഠപ്രഭോ? നീ നിരൂപിക്ക മാനസേ ദാരുണമായിടി വെട്ടുന്നിതന്വഹം ചോരയും പെയ്യുന്നിതുഷ്ണമായെത്രയും ദേവലിംഗങ്ങളിളകി വിയർക്കുന്നു ദേവിയാം കാളിയും ഘോരദംഷ്ട്രാന്വിതം നോക്കുന്ന ദിക്കിൽ ചിരിച്ചു കാണാകുന്നു ഗോക്കളിൽ നിന്നു ഖരങ്ങൾ ജനിക്കുന്നു മൂഷികൻ മാർജ്ജാരനോടു പിണങ്ങുന്നു രോഷാൽ നകുലങ്ങളോടുമവ്വണ്ണമേ ............................1410 പന്നഗജാലം ഗരുഡനോടും തഥാ നിന്നെതിർത്തീടാൻ തുടങ്ങുന്നു നിശ്ചയം മുണ്ഡനായേറ്റം കരാളവികടനായ് വർണ്ണവും പിംഗലകൃഷ്ണമായ് സന്തതം കാലനെയുണ്ടു കാണുന്നിതെല്ലാടവും കാലമാപത്തിനുള്ളോന്നിതു നിർണ്ണയം ഇത്തരം ദുർന്നിമിത്തങ്ങളുണ്ടായതി- നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ സംശയമെന്നിയേ സീതയെക്കൊണ്ടുപോയ് .............................1420 രാമപാദേ വച്ചു വന്ദിക്ക വൈകാതെ രാമനാകുന്നതു വിഷ്ണു നാരായണൻ വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊൾ- കദ്വയനാം പരമാത്മാനമവ്യയം ശ്രീരാമപാദപോതം കൊണ്ടു സംസാര- വാരാന്നിധിയെക്കടക്കുന്നു യോഗികൾ ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ് മുക്തിയെ ജ്ഞാനികൾ സിദ്ധിച്ചു കൊള്ളുന്നു ദുക്ഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ- ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ .......................1430 രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക സാക്ഷാൽ മുകുന്ദനെസ്സേവിച്ചു കൊള്ളുക സത്യമത്രേ ഞാൻ പറഞ്ഞതു കേവലം പഥ്യം നിനക്കിതു ചിന്തിക്ക മാനസേ” സാന്ത്വനപൂർവ്വം ദശമുഖൻ തന്നോടു ശാന്തനാം മാല്യവാൻ വംശരക്ഷാർത്ഥമായ് ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖൻ പിന്നെയമ്മാല്യവാൻ തന്നോടു ചൊല്ലിനാൻ: “മാനവനായ കൃപണനാം രാമനെ മാനസേ മാനിപ്പതിനെന്തു കാരണം?............................1440 മർക്കടാലംബനം നല്ല സാമർത്ഥ്യമെ- ന്നുൾക്കാമ്പിലോർക്കുന്നവൻ ജളനെത്രയും രാമൻ നിയോഗിക്കയാൽ വന്നിതെന്നോടു സാമപൂർവ്വം പറഞ്ഞൂ ഭവാൻ നിർണ്ണയം നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാൾ ചാരത്തു ചൊല്ലിവിടുന്നുണ്ടു നിർണ്ണയം വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാം മിത്രമി- ത്യുക്തികൾ കേട്ടാൻ പൊറുത്തുകൂടാ ദൃഢം” ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ- വക്ത്രനും പ്രാസാദമൂർദ്ധനി കരേറിനാൻ ....................1450 36eydy7wd9rqvd4f2j3yaetzswav36c അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/വിഭീഷണന്റെ ശരണപ്രാപ്തി 0 4319 246955 22627 2026-08-31T03:28:23Z ~2026-44247-58 13522 246955 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാവണൻ‌തൻനിയോഗേന വിഭീഷണൻ ദേവദേവേശപാദാബ്ജസേവാർത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാർഗ്ഗേ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിൻ നേരേ മുകളിൽ‌നിന്നുച്ചൈസ്തരമവൻ വ്യക്തവർണ്ണേനചൊല്ലീടിനാനെത്രയും ഭക്തിവിനയവിശുദ്ധമതിസ്ഫുടം: ‘രാമ! രമാരമണ! ത്രിലോകീപതേ! സ്വാമിൻജയ ജയ! നാഥ! ജയ ജയ!..................590 രാജീവനേത്ര! മുകുന്ദ! ജയ ജയ! രാജശിഖാമണേ! സീതാപതേ! ജയ! രാവണൻ‌തന്നുടെ സോദരൻഞാൻതവ സേവാർത്ഥമായ് വിടകൊണ്ടേൻദയാനിധേ! ആമ്നായമൂർത്തേ! രഘുപതേ! ശ്രീപതേ! നാമ്നാ വിഭീഷണൻത്വൽ‌ഭക്തസേവകൻ ‘ദേവിയെക്കട്ടതനുചിതം നീ’യെന്നു രാവണനോടു ഞാൻനല്ലതു ചൊല്ലിയേൻ. ദേവിയെ ശ്രീരാമനായ്കൊണ്ടു നൽകുകെ- ന്നാവോലമേറ്റം പറഞ്ഞേൻപലതരം...................600 വിജ്ഞാനമാർഗ്ഗമെല്ലാമുപദേശിച്ച- തജ്ഞാനിയാകയാലേറ്റതില്ലേതുമേ. പഥ്യമായുള്ളതു ചൊല്ലിയതേറ്റമ- പഥ്യമായ് വന്നിതവന്നു വിധിവശാൽ. വാളുമായെന്നെ വധിപ്പാനടുത്തിതു കാളഭുജംഗവേഗേന ലങ്കേശ്വരൻ മൃത്യുഭയത്താലടിയനുമെത്രയും ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ നാലമാത്യന്മാരുമായ് വിടകൊണ്ടേനൊ- രാലംബനം മറ്റെനിക്കില്ല ദൈവമേ!..................610 ജന്മമരണമോക്ഷാർത്ഥം ഭവച്ചര- ണാംബുജം മേ ശരണം കരുണാംബുധേ!’ ഇത്ഥം വിഭീഷണവാക്യങ്ങൾകേട്ടള- വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാൻ: ‘വിശ്വേശ! രാക്ഷസൻമായാവിയെത്രയും വിശ്വാസയോഗ്യനല്ലെന്നതു നിർണ്ണയം. പിന്നെ വിശേഷിച്ചു രാവണരാക്ഷസൻ തന്നുടെ സോദരൻവിക്രമമുള്ളവൻ ആയുധപാണിയായ് വന്നാനമാത്യരും മായാവിശാരദന്മാരെന്നു നിർണ്ണയം....................620 ഛിദ്രം കുറഞ്ഞൊന്നു കാൺകിലും നമ്മുടെ നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ. ചിന്തിച്ചുടൻനിയോഗിക്ക കപികളെ ഹന്തവ്യനിന്നിവനില്ലൊരു സംശയം. ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ മിത്രമെന്നോർത്തുടൻവിശ്വസിക്കുന്നതിൽ ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന- തുത്തമമാകുന്നതെന്നതോർക്കേണമേ. ചിന്തിച്ചു കണ്ടിനി നിന്തിരുവുള്ളത്തി- ലെന്തെന്നഭിമതമെന്നരുൾചെയ്യണം‘.................630 മറ്റുള്ള വാനരവീരരും ചിന്തിച്ചു കുറ്റംവരായ്‌വാൻപറഞ്ഞാർപലതരം അന്നേരമുത്ഥായ വന്ദിച്ചു മാരുതി ചൊന്നാൻ‘വിഭീഷണനുത്തമനെത്രയും വന്നു ശരണം ഗമിച്ചവൻതന്നെ നാം നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം നക്തഞ്ചരാന്വയത്തിങ്കൽജനിച്ചവർ ശത്രുക്കളേവരുമെന്നു വന്നീടുമോ? നല്ലവരുണ്ടാമവരിലുമെന്നുള്ള- തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ!....................640 ജാതിനാമാദികൾക്കല്ല ഗുണഗണ- ഭേദമെന്നത്രേ ബുധന്മാരുടെ മതം ശാശ്വതമായുള്ള ധർമ്മം നൃപതികൾ ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.’ ഇത്ഥം പലരും പലവിധം ചൊന്നവ ചിത്തേ ധരിച്ചരുൾചെയ്തു രഘുപതി: ‘മാരുതി ചൊന്നതുപപന്നമെത്രയും വീര! വിഭാകരപുത്ര! വരികെടോ ഞാൻപറയുന്നതു കേൾപ്പിനെല്ലാവരും ജാംബവദാദി നീതിജ്ഞവരന്മാരേ!.....................650 ഉർവ്വീശനായാലവനാശ്രിതന്മാരെ സർവ്വശോ രക്ഷേച്ഛുനശ്ശ്വപചാനപി രക്ഷിയാഞ്ഞാലവൻബ്രഹ്മഹാ കേവലം രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാൻ എന്നു ചൊല്ലുന്നിതു വേദശാസ്ത്രങ്ങളിൽ പുണ്യപാപങ്ങളറിയരുതേതുമേ മുന്നമൊരു കപോതം നിജ പേടയോ- ടൊന്നിച്ചൊരു വനം‌തന്നിൽമേവീടിനാൻ. ഉന്നതമായൊരു പാദപാഗ്രേ തദാ ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാൻ...................660 തന്നുടെ പക്ഷിണിയെസ്സുരതാന്തരേ വന്നൊരു ദു:ഖം പൊറാഞ്ഞു കരഞ്ഞവൻ തന്നെ മറന്നിരുന്നീടും ദശാന്തരേ വന്നിതു കാ‍റ്റും മഴയും, ദിനേശനും ചെന്നു ചരമാബ്ധിതന്നിൽമറഞ്ഞിതു, ഖിന്നനായ്‌വന്നു വിശന്നു കിരാതനും താനിരിക്കുന്ന വൃക്ഷത്തിൻമുരടതിൽ ദീനതയോടു നിൽക്കുന്ന കാട്ടാളനെ- കണ്ടു കരുണകലർന്നു കപോതവും കൊണ്ടുവന്നാശു കൊടുത്തിതു വഹ്നിയും..................670 തന്നുടെ കൈയിലിരുന്ന കപോതിയെ വഹ്നിയ്യിലിട്ടു ചുട്ടാശു തിന്നീടിനാൻ എന്നതു കൊണ്ടു വിശപ്പടങ്ങീടാഞ്ഞു പിന്നെയും പീഡിച്ചിരിക്കും കിരാതനു തന്നുടെ ദേഹവും നൽകിനാനമ്പോടു വഹ്നിയിൽവീണു കിരാതാശനാർത്ഥമായ്. അത്രപോലും വേണമാശ്രിതരക്ഷണം മർത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ എന്നെശ്ശരണമെന്നോർത്തിങ്ങു വന്നവ- നെന്നുമഭയം കൊടുക്കുമതേയുള്ളു...................680 പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി- നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ. ലോകപാലന്മാരെയും മറ്റു കാണായ ലോകങ്ങളെയും നിമേഷമാത്രകൊണ്ടു സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ- നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം, പിന്നെ ഞാനാരെബ്ഭയപ്പെടുന്നു മുദാ വന്നീടുവാൻചൊല്ലവനെ മടിയാതെ. വ്യഗ്രിയായ്കേതുമിതു ചൊല്ലി മാനസേ സുഗ്രീവ! നീ ചെന്നവനെ വരുത്തുക.....................690 എന്നെശ്ശരണംഗമിക്കുന്നവർക്കു ഞാ- നെന്നുമഭയം കൊടുക്കുമതിദ്രുതം. പിന്നെയവർക്കൊരു സംസാരദു:ഖവും വന്നുകൂടാ നൂനമെന്നുമറിക നീ. ശ്രീരാമവാക്യാമൃതം കേട്ടു വാനര- വീരൻവിഭീഷണൻ‌തന്നെ വരുത്തിനാൻ ശ്രീരാമപാദാന്തികേ വീണു സാഷ്ടാംഗ- മാരൂഢമോദം നമസ്കരിച്ചീടിനാൻ. രാമം വിശാലാക്ഷമിന്ദീവരദള- ശ്യാമളം കോമളം ബാണധനുർദ്ധരം..................700 സോമബിംബാഭപ്രസന്നമുഖാംബുജം കാമദം കാമോപമം കമലാവരം കാന്തം കരുണാകരം കമലേക്ഷണം ശാന്തം ശരണ്യം വരേണ്യം വരപ്രദം ലക്ഷ്മണസംയുതം സുഗ്രീവമാരുതി- മുഖ്യകപികുലസേവിതം രാഘവം കണ്ടുകൂപ്പിത്തൊഴുതേറ്റം വിനീതനാ- യുണ്ടായ സന്തോഷമോടും വിഭീഷണൻ ഭക്തപ്രിയനായ ലോകൈകനാഥനെ ഭക്തിപരവശനായ് സ്തുതിച്ചീടിനാൻ:....................710 ‘ശ്രീരാമ! സീതാമനോഹര! രാഘവ! ശ്രീരാമ! രാജേന്ദ്ര! രാജീവലോചന! ശ്രീരാമരാക്ഷസവംശവിനാശന! ശ്രീരാമപാദാംബുജേ നമസ്തേ സദാ. ചണ്ഡാംശുഗോത്രോത്ഭവായ നമോനമ- ചണ്ഡകോദണ്ഡധരായ നമോ നമ: പണ്ഡിതഹൃൽ‌പുണ്ഡരീകചണ്ഡാംശവേ ഖണ്ഡപരശുപ്രിയായ നമോ നമ: രാമായ സുഗ്രീവമിത്രായ കാന്തായ രാമായ നിത്യമനന്തായ ശാന്തായ................720 രാമായ വേദാന്തവേദ്യായ ലോകാഭി- രാമായ രാമഭദ്രായ നമോ നമ: വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ വിശ്വായ വിശ്വരൂപായ നമോ നമ: നിത്യായ സത്യായ ശുദ്ധായതേ നമ: ഭക്തപ്രിയായ ഭഗവതേ രാമായ മുക്തിപ്രദായ മുകുന്ദായതേ നമ: വിശ്വേശനാം നിന്തിരുവടിതാനല്ലോ വിശ്വോത്ഭവസ്ഥിതിസംഹാരകാരൻ........................730 സന്തതം ജംഗമാജംഗമഭൂതങ്ങ- ളന്തർബ്ബഹിർവ്യാപ്തനാകുന്നതും ഭവാൻ. നിന്മഹാമായയാ മൂടിക്കിടക്കുമാ- നിർമ്മലമാം പരബ്രഹ്മമജ്ഞാനിനാം തന്മൂലമായുള്ള പുണ്യപാപങ്ങളാൽ ജന്മമരണങ്ങളുണ്ടായ്‌വരുന്നിതും അത്രനാളേക്കും ജഗത്തൊക്കവേ ബലാൽ സത്യമായ് തോന്നുമതിനില്ല സംശയം എത്രനാളേക്കറിയാതെയിരിക്കുന്നി- തദ്വയമാം പരബ്രഹ്മം സനാതനം.....................740 പുത്രദാരാദി വിഷയങ്ങളിലതി- സക്തികലർന്നു രമിക്കുന്നിതന്വഹം. ആത്മാവിനെയറിയായ്കയാൽനിർണ്ണയ- മാത്മനി കാണേണമാത്മാനമാത്മനാ ദു:ഖപ്രദം വിഷയേന്ദ്രിയസംയോഗ- മൊക്കെയുമോർത്താലൊടുക്കമനാത്മനാ ആദികാലേ സുഖമെന്നു തോന്നിക്കുമ- തേതും വിവേകമില്ലാതവർമാനസേ. ഇന്ദ്രാഗ്നിധർമ്മരക്ഷോവരുണാനില- ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും....................750 ചിന്തിക്കിലോ നിന്തിരുവടി നിർണ്ണയ- മന്തവുമാദിയുമില്ലാത ദൈവമേ! കാലസ്വരൂപനായീടുന്നതും ഭവാൻ സ്ഥൂലങ്ങളിൽവച്ചതിസ്ഥൂലനും ഭവാൻ നൂനമണുവിങ്കൽ‌നിന്നണീയാൻഭവാൻ മാനമില്ലാത മഹത്തത്ത്വവും ഭവാൻ സർവലോകാനാം പിതാവായതും ഭവാൻ/////////////////////// ദർവ്വീകരേന്ദ്രശയന! ദയാനിധേ!........................760 ആദിമ്ദ്ധ്യാന്തവിഹീനൻപരിപൂർണ്ണ- നാധാരഭൂതൻപ്രപഞ്ചത്തിനീശ്വരൻ അച്യുതനവ്യയനവ്യക്തനദ്വയൻ സച്ചിൽ‌പുരുഷൻ‌പുരുഷോത്തമൻപരൻ നിശ്ചലൻനിർമ്മമൻനിഷ്കളൻനിർഗ്ഗുണൻ നിശ്ചയിച്ചാർക്കുമറിഞ്ഞുകൂടാതവൻ. നിർവികാരൻനിരാകാരൻനിരീശ്വരൻ നിർവികല്പൻനിരൂപാശ്രയൻശാശ്വതൻ ഷഡ്ഭാവഹീനൻപ്രകൃതി പരൻ‌പുമാൻ. സൽഭാവയുക്തൻസനാതനൻസർവ്വഗൻ മായാമനുഷ്യൻമനോഹരൻമാധവൻ മായാവിഹീനൻമധുകൈടഭാന്തകൻ ഞാനിഹ ത്വൽ‌പാദഭക്തിനിശ്രേണിയെ- സ്സാനന്ദമാശു സമ്പ്രാപ്യ രഘുപതേ! ജ്ഞാനയോഗാഖ്യസൌധം കരേറീടുവാൻ മാനസേ കാമിച്ചു വന്നേൻജഗൽ‌പതേ! സീതാപതേ! രാമ! കാരുണികോത്തമ! യാതുധാനാന്തക! രാവണാരേ! ഹരേ! പാദാംബുജം നമസ്തേ ഭവസാഗര- ഭീതനാമെന്നെ രക്ഷിച്ചുകൊള്ളേണമേ!’ ഭക്തിപരവശനായ് സ്തുതിച്ചീടിന ഭക്തനെക്കണ്ടു തെളിഞ്ഞു രഘൂത്തമൻ ഭക്തപ്രിയൻപരമാനന്ദമുൾക്കൊണ്ടു മുഗ്ദ്ധസ്മിതപൂർവ്വമേവമരുൾ‌ചെയ്തു: ‘ഇഷ്ടമായുള്ള വരത്തെ വരിക്ക സ- ന്തുഷ്ടനാം ഞാൻവരദാനൈകതൽ‌പരൻ ഒട്ടുമേ താപമൊരുത്തനെന്നെക്കണ്ടു- കിട്ടിയാൽപിന്നെയുണ്ടാകയില്ലോർക്ക നീ.’ രാമവാക്യാമൃതം കേട്ടു വിഭീഷണ- നാമോദമുൾക്കൊണ്ടുണർത്തിച്ചരുളിനാൻ: ‘ധന്യനായെൻകൃതകൃത്യനായേനഹം ധന്യാകൃതേ കൃതകാമനായേനഹം ത്വൽ‌പാദപത്മാവലോകനംകൊണ്ടു ഞാ- നിപ്പോൾവിമുക്തനായേനില്ല സംശയം മത്സമനായൊരു ധന്യനില്ലൂഴിയിൽ മത്സമനായൊരു ശുദ്ധനുമില്ലഹോ! മത്സമനായ് മറ്റൊരുവനുമില്ലിഹ ത്വത്സ്വരൂപം മമ കാണായകാരണാൽ. കർമ്മബന്ധങ്ങൾനശിപ്പതിനായിനി നിർമ്മലമാം ഭവദ്ജ്ഞാനവും ഭക്തിയും ത്വദ്ധ്യാനസൂക്ഷ്മവും ദേഹി മേ രാഘവ! ചിത്തേ വിഷയസുഖാശയില്ലേതുമേ. ത്വൽ‌പാദപങ്കജഭക്തിരേവാസ്തു മേ നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’ ഇത്ഥമാകർണ്യ സമ്പ്രീതനാം രാഘവൻ നക്തഞ്ചരാധിപൻ‌തന്നോടരുൾചെയ്തു: ‘നിത്യം വിഷയവിരക്തരായ് ശാന്തരായ് ഭക്തി വളർന്നതിശുദ്ധമതികളായ് ജ്ഞാനികളായുള്ള യോഗികൾ‌മാനസേ ഞാനിരിപ്പൂ മമ സീതയുമായ് മുദാ. ആകയാലെന്നെയും ധ്യാനിച്ചു സന്തതം വാഴ്ക നീയെന്നാൽനിനക്കു മോക്ഷം വരും. അത്രയുമല്ല നിന്നാൽകൃതമായൊരു ഭക്തികരസ്ത്രോത്രമത്യന്തശുദ്ധനായ് നിത്യവും ചൊൽകയും കേൾക്കയും ചെയ്കിലും മുക്തി വരുമതിനില്ലൊരു സംശയം.’ ഇത്ഥമരുൾചെയ്തു ലക്ഷ്മണൻതന്നോടു ഭക്തപ്രിയനരുൾചെയ്തിതു സാദരം: ‘എന്നെക്കനിവോടുകണ്ടതിന്റെ ഫല- മിന്നു തന്നെ വരുത്തേണമതിന്നു നീ ലങ്കാധിപനിവനെന്നഭിഷേകവും ശങ്കാവിഹീനമൻപോടു ചെയ്തീടുക സാഗരവാരിയും കൊണ്ടുവന്നീടുക ശാഖാമൃഗാധിപന്മരുമായ് സത്വരം അർക്കചന്ദ്രന്മാരുമാകാശഭൂമിയും മൽ‌ക്കഥയും ജഗത്തിങ്കലുള്ളന്നിവൻ വാഴ്ക ലങ്കാരാജ്യമേവം മമാജ്ഞയാ ഭാഗവതോത്തമനായ വിഭീഷണൻ.’ പങ്കജനേത്രവാക്യം കേട്ടു ലക്ഷ്മണൻ ലങ്കാപുരാധിപത്യാർത്ഥമഭിഷേക- മൻ‌പോടു വാദ്യഘോഷേണ ചെയ്തീടിനാൻ. വമ്പരാം വാനരാധീശ്വരന്മാരുമായ് സാധുവാദേന മുഴങ്ങി ജഗത്ത്രയം സാധുജനങ്ങളും പ്രീതിപൂണ്ടീടിനാർ. ആദിതേയോത്തമന്മാർപുഷ്പവൃഷ്ടിയു- മാധിവേറിട്ടു ചെയ്തീടിനാരാദരാൽ. അപ്സരസ്ത്രീകളും നൃത്തഗീതങ്ങളാ- ലപ്പുരുഷോത്തമനെബ്ഭജിച്ചീടിനാർ. ഗന്ധർവകിന്നരകിം‌പുരുഷന്മാരു- മന്തർമ്മുദാ സിദ്ധവിദ്യാധരാദിയും ശ്രീരാമചന്ദ്രനെ വാഴ്ത്തിസ്തുതിച്ചിതു ഭേരീനിനാദം മുഴക്കിനാരുമ്പരും. പുണ്യജനേശ്വരനായ വിഭീഷണൻ തന്നെപ്പുണർന്നു സുഗ്രീവനും ചൊല്ലിനാൻ: പാരേഴു രണ്ടിനും നാഥനായ് വാഴുമീ ശ്രീരാമകിങ്കരന്മാരിൽമുഖ്യൻഭവാൻ. രാവണനിഗ്രഹത്തിന്നു സഹായവു- മാവോളമാശു ചെയ്യേണം ഭവാനിനി. കേവലം ഞങ്ങളും മുൻ‌‌നടക്കുന്നുണ്ടു സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം.’ സുഗ്രീവവാക്യമാകർണ്യ വിഭീഷണ- നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാൻ: ‘സാക്ഷാൽജഗന്മയനാമഖിലേശ്വരൻ സാക്ഷിഭൂതൻസകലത്തിന്നുമാകയാൽ എന്തു സഹായേന കാര്യമവിടേക്കു ബന്ധുശത്രുക്കളെന്നുള്ളതുമില്ല കേൾ. ഗൂ‍ഢ്സ്ഥനാനന്ദപൂർണ്ണനേകാത്മകൻ കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ! മൂഢ്ത്വമത്രേ നമുക്കു തോന്നുന്നതു ഗൂഢത്രിഗുണഭാവേന മായാബലാൽ തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ‌ ണ്ടദ്വയഭാവേന സേവിച്ചുകൊൾക നാം.‘ നക്തഞ്ചരപ്രവരോക്തികൾകേട്ടൊരു ഭക്തനാം ഭാനുജനും തെളിഞ്ഞീടിനാൻ. </poem> 3vsh9o9ni1mnlfhqob72xy9n58n43fc 246956 246955 2026-08-31T05:43:31Z ~2026-44247-58 13522 246956 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാവണൻ‌തൻനിയോഗേന വിഭീഷണൻ ദേവദേവേശപാദാബ്ജസേവാർത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാർഗ്ഗേ ഗമിച്ചാനതിദ്രുതം ശ്രീരാമദേവനിരുന്നരുളുന്നതിൻ നേരേ മുകളിൽ‌നിന്നുച്ചൈസ്തരമവൻ വ്യക്തവർണ്ണേനചൊല്ലീടിനാനെത്രയും ഭക്തിവിനയവിശുദ്ധമതിസ്ഫുടം: ‘രാമ! രമാരമണ! ത്രിലോകീപതേ! സ്വാമിൻജയ ജയ! നാഥ! ജയ ജയ!..................590 രാജീവനേത്ര! മുകുന്ദ! ജയ ജയ! രാജശിഖാമണേ! സീതാപതേ! ജയ! രാവണൻ‌തന്നുടെ സോദരൻഞാൻതവ സേവാർത്ഥമായ് വിടകൊണ്ടേൻദയാനിധേ! ആമ്നായമൂർത്തേ! രഘുപതേ! ശ്രീപതേ! നാമ്നാ വിഭീഷണൻത്വൽ‌ഭക്തസേവകൻ ‘ദേവിയെക്കട്ടതനുചിതം നീ’യെന്നു രാവണനോടു ഞാൻനല്ലതു ചൊല്ലിയേൻ. ദേവിയെ ശ്രീരാമനായ്കൊണ്ടു നൽകുകെ- ന്നാവോലമേറ്റം പറഞ്ഞേൻപലതരം...................600 വിജ്ഞാനമാർഗ്ഗമെല്ലാമുപദേശിച്ച- തജ്ഞാനിയാകയാലേറ്റതില്ലേതുമേ. പഥ്യമായുള്ളതു ചൊല്ലിയതേറ്റമ- പഥ്യമായ് വന്നിതവന്നു വിധിവശാൽ. വാളുമായെന്നെ വധിപ്പാനടുത്തിതു കാളഭുജംഗവേഗേന ലങ്കേശ്വരൻ മൃത്യുഭയത്താലടിയനുമെത്രയും ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ നാലമാത്യന്മാരുമായ് വിടകൊണ്ടേനൊ- രാലംബനം മറ്റെനിക്കില്ല ദൈവമേ!..................610 ജന്മമരണമോക്ഷാർത്ഥം ഭവച്ചര- ണാംബുജം മേ ശരണം കരുണാംബുധേ!’ ഇത്ഥം വിഭീഷണവാക്യങ്ങൾകേട്ടള- വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാൻ: ‘വിശ്വേശ! രാക്ഷസൻമായാവിയെത്രയും വിശ്വാസയോഗ്യനല്ലെന്നതു നിർണ്ണയം. പിന്നെ വിശേഷിച്ചു രാവണരാക്ഷസൻ തന്നുടെ സോദരൻവിക്രമമുള്ളവൻ ആയുധപാണിയായ് വന്നാനമാത്യരും മായാവിശാരദന്മാരെന്നു നിർണ്ണയം....................620 ഛിദ്രം കുറഞ്ഞൊന്നു കാൺകിലും നമ്മുടെ നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ. ചിന്തിച്ചുടൻനിയോഗിക്ക കപികളെ ഹന്തവ്യനിന്നിവനില്ലൊരു സംശയം. ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ മിത്രമെന്നോർത്തുടൻവിശ്വസിക്കുന്നതിൽ ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന- തുത്തമമാകുന്നതെന്നതോർക്കേണമേ. ചിന്തിച്ചു കണ്ടിനി നിന്തിരുവുള്ളത്തി- ലെന്തെന്നഭിമതമെന്നരുൾചെയ്യണം‘.................630 മറ്റുള്ള വാനരവീരരും ചിന്തിച്ചു കുറ്റംവരായ്‌വാൻപറഞ്ഞാർപലതരം അന്നേരമുത്ഥായ വന്ദിച്ചു മാരുതി ചൊന്നാൻ‘വിഭീഷണനുത്തമനെത്രയും വന്നു ശരണം ഗമിച്ചവൻതന്നെ നാം നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം നക്തഞ്ചരാന്വയത്തിങ്കൽജനിച്ചവർ ശത്രുക്കളേവരുമെന്നു വന്നീടുമോ? നല്ലവരുണ്ടാമവരിലുമെന്നുള്ള- തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ!....................640 ജാതിനാമാദികൾക്കല്ല ഗുണഗണ- ഭേദമെന്നത്രേ ബുധന്മാരുടെ മതം ശാശ്വതമായുള്ള ധർമ്മം നൃപതികൾ ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.’ ഇത്ഥം പലരും പലവിധം ചൊന്നവ ചിത്തേ ധരിച്ചരുൾചെയ്തു രഘുപതി: ‘മാരുതി ചൊന്നതുപപന്നമെത്രയും വീര! വിഭാകരപുത്ര! വരികെടോ ഞാൻപറയുന്നതു കേൾപ്പിനെല്ലാവരും ജാംബവദാദി നീതിജ്ഞവരന്മാരേ!.....................650 ഉർവ്വീശനായാലവനാശ്രിതന്മാരെ സർവ്വശോ രക്ഷേച്ഛുനശ്ശ്വപചാനപി രക്ഷിയാഞ്ഞാലവൻബ്രഹ്മഹാ കേവലം രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാൻ എന്നു ചൊല്ലുന്നിതു വേദശാസ്ത്രങ്ങളിൽ പുണ്യപാപങ്ങളറിയരുതേതുമേ മുന്നമൊരു കപോതം നിജ പേടയോ- ടൊന്നിച്ചൊരു വനം‌തന്നിൽമേവീടിനാൻ. ഉന്നതമായൊരു പാദപാഗ്രേ തദാ ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാൻ...................660 തന്നുടെ പക്ഷിണിയെസ്സുരതാന്തരേ വന്നൊരു ദു:ഖം പൊറാഞ്ഞു കരഞ്ഞവൻ തന്നെ മറന്നിരുന്നീടും ദശാന്തരേ വന്നിതു കാ‍റ്റും മഴയും, ദിനേശനും ചെന്നു ചരമാബ്ധിതന്നിൽമറഞ്ഞിതു, ഖിന്നനായ്‌വന്നു വിശന്നു കിരാതനും താനിരിക്കുന്ന വൃക്ഷത്തിൻമുരടതിൽ ദീനതയോടു നിൽക്കുന്ന കാട്ടാളനെ- കണ്ടു കരുണകലർന്നു കപോതവും കൊണ്ടുവന്നാശു കൊടുത്തിതു വഹ്നിയും..................670 തന്നുടെ കൈയിലിരുന്ന കപോതിയെ വഹ്നിയ്യിലിട്ടു ചുട്ടാശു തിന്നീടിനാൻ എന്നതു കൊണ്ടു വിശപ്പടങ്ങീടാഞ്ഞു പിന്നെയും പീഡിച്ചിരിക്കും കിരാതനു തന്നുടെ ദേഹവും നൽകിനാനമ്പോടു വഹ്നിയിൽവീണു കിരാതാശനാർത്ഥമായ്. അത്രപോലും വേണമാശ്രിതരക്ഷണം മർത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ എന്നെശ്ശരണമെന്നോർത്തിങ്ങു വന്നവ- നെന്നുമഭയം കൊടുക്കുമതേയുള്ളു...................680 പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി- നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ. ലോകപാലന്മാരെയും മറ്റു കാണായ ലോകങ്ങളെയും നിമേഷമാത്രകൊണ്ടു സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ- നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം, പിന്നെ ഞാനാരെബ്ഭയപ്പെടുന്നു മുദാ വന്നീടുവാൻചൊല്ലവനെ മടിയാതെ. വ്യഗ്രിയായ്കേതുമിതു ചൊല്ലി മാനസേ സുഗ്രീവ! നീ ചെന്നവനെ വരുത്തുക.....................690 എന്നെശ്ശരണംഗമിക്കുന്നവർക്കു ഞാ- നെന്നുമഭയം കൊടുക്കുമതിദ്രുതം. പിന്നെയവർക്കൊരു സംസാരദു:ഖവും വന്നുകൂടാ നൂനമെന്നുമറിക നീ. ശ്രീരാമവാക്യാമൃതം കേട്ടു വാനര- വീരൻവിഭീഷണൻ‌തന്നെ വരുത്തിനാൻ ശ്രീരാമപാദാന്തികേ വീണു സാഷ്ടാംഗ- മാരൂഢമോദം നമസ്കരിച്ചീടിനാൻ. രാമം വിശാലാക്ഷമിന്ദീവരദള- ശ്യാമളം കോമളം ബാണധനുർദ്ധരം..................700 സോമബിംബാഭപ്രസന്നമുഖാംബുജം കാമദം കാമോപമം കമലാവരം കാന്തം കരുണാകരം കമലേക്ഷണം ശാന്തം ശരണ്യം വരേണ്യം വരപ്രദം ലക്ഷ്മണസംയുതം സുഗ്രീവമാരുതി- മുഖ്യകപികുലസേവിതം രാഘവം കണ്ടുകൂപ്പിത്തൊഴുതേറ്റം വിനീതനാ- യുണ്ടായ സന്തോഷമോടും വിഭീഷണൻ ഭക്തപ്രിയനായ ലോകൈകനാഥനെ ഭക്തിപരവശനായ് സ്തുതിച്ചീടിനാൻ:....................710 ‘ശ്രീരാമ! സീതാമനോഹര! രാഘവ! ശ്രീരാമ! രാജേന്ദ്ര! രാജീവലോചന! ശ്രീരാമരാക്ഷസവംശവിനാശന! ശ്രീരാമപാദാംബുജേ നമസ്തേ സദാ. ചണ്ഡാംശുഗോത്രോത്ഭവായ നമോനമ- ചണ്ഡകോദണ്ഡധരായ നമോ നമ: പണ്ഡിതഹൃൽ‌പുണ്ഡരീകചണ്ഡാംശവേ ഖണ്ഡപരശുപ്രിയായ നമോ നമ: രാമായ സുഗ്രീവമിത്രായ കാന്തായ രാമായ നിത്യമനന്തായ ശാന്തായ................720 രാമായ വേദാന്തവേദ്യായ ലോകാഭി- രാമായ രാമഭദ്രായ നമോ നമ: വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ വിശ്വായ വിശ്വരൂപായ നമോ നമ: നിത്യായ സത്യായ ശുദ്ധായതേ നമ: ഭക്തപ്രിയായ ഭഗവതേ രാമായ മുക്തിപ്രദായ മുകുന്ദായതേ നമ: വിശ്വേശനാം നിന്തിരുവടിതാനല്ലോ വിശ്വോത്ഭവസ്ഥിതിസംഹാരകാരൻ........................730 സന്തതം ജംഗമാജംഗമഭൂതങ്ങ- ളന്തർബ്ബഹിർവ്യാപ്തനാകുന്നതും ഭവാൻ. നിന്മഹാമായയാ മൂടിക്കിടക്കുമാ- നിർമ്മലമാം പരബ്രഹ്മമജ്ഞാനിനാം തന്മൂലമായുള്ള പുണ്യപാപങ്ങളാൽ ജന്മമരണങ്ങളുണ്ടായ്‌വരുന്നിതും അത്രനാളേക്കും ജഗത്തൊക്കവേ ബലാൽ സത്യമായ് തോന്നുമതിനില്ല സംശയം എത്രനാളേക്കറിയാതെയിരിക്കുന്നി- തദ്വയമാം പരബ്രഹ്മം സനാതനം.....................740 പുത്രദാരാദി വിഷയങ്ങളിലതി- സക്തികലർന്നു രമിക്കുന്നിതന്വഹം. ആത്മാവിനെയറിയായ്കയാൽനിർണ്ണയ- മാത്മനി കാണേണമാത്മാനമാത്മനാ ദു:ഖപ്രദം വിഷയേന്ദ്രിയസംയോഗ- മൊക്കെയുമോർത്താലൊടുക്കമനാത്മനാ ആദികാലേ സുഖമെന്നു തോന്നിക്കുമ- തേതും വിവേകമില്ലാതവർമാനസേ. ഇന്ദ്രാഗ്നിധർമ്മരക്ഷോവരുണാനില- ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും....................750 ചിന്തിക്കിലോ നിന്തിരുവടി നിർണ്ണയ- മന്തവുമാദിയുമില്ലാത ദൈവമേ! കാലസ്വരൂപനായീടുന്നതും ഭവാൻ സ്ഥൂലങ്ങളിൽവച്ചതിസ്ഥൂലനും ഭവാൻ നൂനമണുവിങ്കൽ‌നിന്നണീയാൻഭവാൻ മാനമില്ലാത മഹത്തത്ത്വവും ഭവാൻ സർവലോകാനാം പിതാവായതും ഭവാൻ/////////////////////// സർവലോകേശ്വര മാതാവയതും ഭവാൻ സർവദാ സർവധാതാവയതും ഭവാൻ ദർവ്വീകരേന്ദ്രശയന! ദയാനിധേ!........................760 ആദിമദ്ധ്യാന്തവിഹീനൻപരിപൂർണ്ണ- നാധാരഭൂതൻപ്രപഞ്ചത്തിനീശ്വരൻ അച്യുതനവ്യയനവ്യക്തനദ്വയൻ സച്ചിൽ‌പുരുഷൻ‌പുരുഷോത്തമൻപരൻ നിശ്ചലൻനിർമ്മമൻനിഷ്കളൻനിർഗ്ഗുണൻ നിശ്ചയിച്ചാർക്കുമറിഞ്ഞുകൂടാതവൻ. നിർവികാരൻനിരാകാരൻനിരീശ്വരൻ നിർവികല്പൻനിരൂപാശ്രയൻശാശ്വതൻ ഷഡ്ഭാവഹീനൻപ്രകൃതി പരൻ‌പുമാൻ. സൽഭാവയുക്തൻസനാതനൻസർവ്വഗൻ.....................770 മായാമനുഷ്യൻമനോഹരൻമാധവൻ മായാവിഹീനൻമധുകൈടഭാന്തകൻ ഞാനിഹ ത്വൽ‌പാദഭക്തിനിശ്രേണിയെ- സ്സാനന്ദമാശു സമ്പ്രാപ്യ രഘുപതേ! ജ്ഞാനയോഗാഖ്യസൌധം കരേറീടുവാൻ മാനസേ കാമിച്ചു വന്നേൻജഗൽ‌പതേ! സീതാപതേ! രാമ! കാരുണികോത്തമ! യാതുധാനാന്തക! രാവണാരേ! ഹരേ! പാദാംബുജം നമസ്തേ ഭവസാഗര- ഭീതനാമെന്നെ രക്ഷിച്ചുകൊള്ളേണമേ!’......................780 ഭക്തിപരവശനായ് സ്തുതിച്ചീടിന ഭക്തനെക്കണ്ടു തെളിഞ്ഞു രഘൂത്തമൻ ഭക്തപ്രിയൻപരമാനന്ദമുൾക്കൊണ്ടു മുഗ്ദ്ധസ്മിതപൂർവ്വമേവമരുൾ‌ചെയ്തു: ‘ഇഷ്ടമായുള്ള വരത്തെ വരിക്ക സ- ന്തുഷ്ടനാം ഞാൻവരദാനൈകതൽ‌പരൻ ഒട്ടുമേ താപമൊരുത്തനെന്നെക്കണ്ടു- കിട്ടിയാൽപിന്നെയുണ്ടാകയില്ലോർക്ക നീ.’ രാമവാക്യാമൃതം കേട്ടു വിഭീഷണ- നാമോദമുൾക്കൊണ്ടുണർത്തിച്ചരുളിനാൻ:......................790 ‘ധന്യനായെൻകൃതകൃത്യനായേനഹം ധന്യാകൃതേ കൃതകാമനായേനഹം ത്വൽ‌പാദപത്മാവലോകനംകൊണ്ടു ഞാ- നിപ്പോൾവിമുക്തനായേനില്ല സംശയം മത്സമനായൊരു ധന്യനില്ലൂഴിയിൽ മത്സമനായൊരു ശുദ്ധനുമില്ലഹോ! മത്സമനായ് മറ്റൊരുവനുമില്ലിഹ ത്വത്സ്വരൂപം മമ കാണായകാരണാൽ. കർമ്മബന്ധങ്ങൾനശിപ്പതിനായിനി നിർമ്മലമാം ഭവദ്ജ്ഞാനവും ഭക്തിയും......................800 ത്വദ്ധ്യാനസൂക്ഷ്മവും ദേഹി മേ രാഘവ! ചിത്തേ വിഷയസുഖാശയില്ലേതുമേ. ത്വൽ‌പാദപങ്കജഭക്തിരേവാസ്തു മേ നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’ ഇത്ഥമാകർണ്യ സമ്പ്രീതനാം രാഘവൻ നക്തഞ്ചരാധിപൻ‌തന്നോടരുൾചെയ്തു: ‘നിത്യം വിഷയവിരക്തരായ് ശാന്തരായ് ഭക്തി വളർന്നതിശുദ്ധമതികളായ് ജ്ഞാനികളായുള്ള യോഗികൾ‌മാനസേ ഞാനിരിപ്പൂ മമ സീതയുമായ് മുദാ.........................810 ആകയാലെന്നെയും ധ്യാനിച്ചു സന്തതം വാഴ്ക നീയെന്നാൽനിനക്കു മോക്ഷം വരും. അത്രയുമല്ല നിന്നാൽകൃതമായൊരു ഭക്തികരസ്ത്രോത്രമത്യന്തശുദ്ധനായ് നിത്യവും ചൊൽകയും കേൾക്കയും ചെയ്കിലും മുക്തി വരുമതിനില്ലൊരു സംശയം.’ ഇത്ഥമരുൾചെയ്തു ലക്ഷ്മണൻതന്നോടു ഭക്തപ്രിയനരുൾചെയ്തിതു സാദരം: ‘എന്നെക്കനിവോടുകണ്ടതിന്റെ ഫല- മിന്നു തന്നെ വരുത്തേണമതിന്നു നീ........................820 ലങ്കാധിപനിവനെന്നഭിഷേകവും ശങ്കാവിഹീനമൻപോടു ചെയ്തീടുക സാഗരവാരിയും കൊണ്ടുവന്നീടുക ശാഖാമൃഗാധിപന്മരുമായ് സത്വരം അർക്കചന്ദ്രന്മാരുമാകാശഭൂമിയും മൽ‌ക്കഥയും ജഗത്തിങ്കലുള്ളന്നിവൻ വാഴ്ക ലങ്കാരാജ്യമേവം മമാജ്ഞയാ ഭാഗവതോത്തമനായ വിഭീഷണൻ.’ പങ്കജനേത്രവാക്യം കേട്ടു ലക്ഷ്മണൻ ലങ്കാപുരാധിപത്യാർത്ഥമഭിഷേക-..........................830 മൻ‌പോടു വാദ്യഘോഷേണ ചെയ്തീടിനാൻ. വമ്പരാം വാനരാധീശ്വരന്മാരുമായ് സാധുവാദേന മുഴങ്ങി ജഗത്ത്രയം സാധുജനങ്ങളും പ്രീതിപൂണ്ടീടിനാർ. ആദിതേയോത്തമന്മാർപുഷ്പവൃഷ്ടിയു- മാധിവേറിട്ടു ചെയ്തീടിനാരാദരാൽ. അപ്സരസ്ത്രീകളും നൃത്തഗീതങ്ങളാ- ലപ്പുരുഷോത്തമനെബ്ഭജിച്ചീടിനാർ. ഗന്ധർവകിന്നരകിം‌പുരുഷന്മാരു- മന്തർമ്മുദാ സിദ്ധവിദ്യാധരാദിയും........................840 ശ്രീരാമചന്ദ്രനെ വാഴ്ത്തിസ്തുതിച്ചിതു ഭേരീനിനാദം മുഴക്കിനാരുമ്പരും. പുണ്യജനേശ്വരനായ വിഭീഷണൻ തന്നെപ്പുണർന്നു സുഗ്രീവനും ചൊല്ലിനാൻ: പാരേഴു രണ്ടിനും നാഥനായ് വാഴുമീ ശ്രീരാമകിങ്കരന്മാരിൽമുഖ്യൻഭവാൻ. രാവണനിഗ്രഹത്തിന്നു സഹായവു- മാവോളമാശു ചെയ്യേണം ഭവാനിനി. കേവലം ഞങ്ങളും മുൻ‌‌നടക്കുന്നുണ്ടു സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം.’......................850 സുഗ്രീവവാക്യമാകർണ്യ വിഭീഷണ- നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാൻ: ‘സാക്ഷാൽജഗന്മയനാമഖിലേശ്വരൻ സാക്ഷിഭൂതൻസകലത്തിന്നുമാകയാൽ എന്തു സഹായേന കാര്യമവിടേക്കു ബന്ധുശത്രുക്കളെന്നുള്ളതുമില്ല കേൾ. ഗൂ‍ഢസ്ഥനാനന്ദപൂർണ്ണനേകാത്മകൻ കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ! മൂഢത്വമത്രേ നമുക്കു തോന്നുന്നതു ഗൂഢത്രിഗുണഭാവേന മായാബലാൽ .......................560 തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ‌ ണ്ടദ്വയഭാവേന സേവിച്ചുകൊൾക നാം.‘ നക്തഞ്ചരപ്രവരോക്തികൾകേട്ടൊരു ഭക്തനാം ഭാനുജനും തെളിഞ്ഞീടിനാൻ. </poem> 2ymsqlz8b043n92s9xyb29v7jpg32gj അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/സേതുബന്ധനം 0 4320 246959 246550 2026-08-31T05:56:53Z ~2026-44247-58 13522 246959 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> തൽക്കാലമർക്കകുലോത്ഭവൻരാഘവ- നർക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണൻ‌തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാൻ:......................930 ‘എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’ എന്നരുൾചെയ്തതു കേട്ടവരേവരു- മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാർ: ‘ദേവപ്രവരനായോരു വരുണനെ- സ്സേവിക്കവേണമെന്നാൽവഴിയും തരും.‘ എന്നതു കേട്ടരുൾചെയ്തു രഘുവരൻ: ‘നന്നതു തോന്നിയതങ്ങനെതന്നെ’യെ- ന്നർണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു- തർണ്ണോജലോചനനാകിയ രാഘവൻ....................940 ദർഭ വിരിച്ചു നമസ്കരിച്ചീടിനാ- നത്ഭുതവിക്രമൻഭക്തിപൂണ്ടെത്രയും മൂന്നഹോരാത്രമുപാസിച്ചതങ്ങനെ മൂന്നു ലോകത്തിനും നാഥനാമീശ്വരൻ ഏതുമിളകീല വാരിധിയുമതി- ക്രോധേന രക്താന്തനേത്രനാം നാഥനും ‘കൊണ്ടുവാ ചാപബാണങ്ങൾനീ ലക്ഷ്മണ കണ്ടു കൊണ്ടാലും മമ ശരവിക്രമം. ഇന്നു പെരുവഴി മീളുന്നതല്ലെങ്കി- ലർണ്ണവം ഭസ്മമാക്കിച്ചമച്ചീടുവൻ.........................950 മുന്നം മദീയ പൂർവന്മാർവളർത്തതു- മിന്നു ഞാനില്ലാതെയാക്കുവൻനിർണ്ണയം സാഗരമെന്നുള്ള പേരും മറന്നുള്ളി- ലാകുലമെന്നിയേ വാഴുകിലെന്നുമേ നഷ്ടമാക്കീടുവൻവെള്ളം, കപികുലം പുഷ്പമോദം പാദചാരേണ പോകണം.’ എന്നരുൾചെയ്തു വില്ലും കുഴിയെക്കുല- ച്ചർണ്ണവത്തോടരുൾചെയ്തു രഘുവരൻ: ‘സർവ്വഭൂതങ്ങളും കണ്ടുകൊള്ളേണമെൻ ദുർവ്വാരമായ ശിലീമുഖവിക്രമം ഭസ്മമാക്കീടുവൻവാരാന്നിധിയെ ഞാൻ വിസ്മയമെല്ലാവരും കണ്ടു നിൽക്കണം.’ ഇത്ഥം രഘുവരൻ‌വാക്കു കേട്ടന്നേരം പൃത്ഥ്വീരുഹങ്ങളുംകാനനജാലവും പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു, മിത്രനും മങ്ങി; നിറഞ്ഞു തിമിരവു- മബ്ധിയും ക്ഷോഭിച്ചു, മിട്ടാൽകവിഞ്ഞു വ- ന്നുത്തുംഗമായ തരംഗാവലിയൊടും ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി- തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും. അപ്പോൾഭയപ്പെട്ടു ദിവ്യരൂപത്തോടു- മപ്പതി ദിവ്യാഭരണസമ്പന്നനായ് പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ- ഹസ്തങ്ങളിൽപരിഗൃഹ്യ രത്നങ്ങളും വിത്രസ്തനായ് രാമപാദാന്തികേ വച്ചു സത്രപം ദണ്ഡനമസ്കാരവും ചെയ്തു രക്താന്തലോചനനാകിയ രാമനെ ഭക്ത്യാ വണങ്ങി സ്തുതിച്ചാൻപലതരം ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക! ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗൽ‌പതേ ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന! ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ! ആദികാലേ തവ മായാഗുണവശാൽ ഭൂതങ്ങളെബ്ഭവാൻസൃഷ്ടിച്ചതുനേരം സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ- ക്കാലസ്വരൂപനാകും നിന്തിരുവടി സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ- യ്ക്കഷ്ടമതാർക്കു നീക്കാവൂ തവ മതം? പിന്നെ വിശേഷിച്ചതിലും ജഡത്വമായ്- ത്തന്നെ ഭവാൻപുനരെന്നെ നിർമ്മിച്ചതും മുന്നേ ഭവന്നിയോഗസ്വഭാവത്തെയി- ന്നന്യഥാ കർത്തുമാരുള്ളതു ശക്തരായ്? താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങൾ താമസശീലമായ് തന്നേ വരൂ വിഭോ! താമസമല്ലോ ജഡത്വമാകുന്നതും കാമലോഭാദികളും താമസഗുണം മായാരഹിതനായ് നിർഗുണനായ നീ മായാഗുണങ്ങളെയംഗീകരിച്ചപ്പോൾ വൈരാജനാമവാനായ് ചമഞ്ഞൂ ഭവാൻ കാരണപൂരുഷനായ് ഗുണാത്മാവുമായ്. അപ്പോൾവിരാട്ടിങ്കൽനിന്നു ഗുണങ്ങളാ- ലുല്പന്നരായിതു ദേവാദികൾതദാ. തത്ര സത്വത്തിങ്കൽനിന്നല്ലോ ദേവകൾ തദ്രജോഭൂതങ്ങളായ് പ്രജേശാദികൾ തത്തമോത്ഭൂതനായ് ഭൂതപതിതാനു- മുത്തമപൂരുഷ! രാമ! ദയാനിധേ! മായയായ് ഛന്നനായ് ലീലാമനുഷ്യനായ് മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം നിർഗ്ഗുണനായ് സദാ ചിദ്ഘനനായൊരു നിഷ്കളനായ് നിരാകാരനായിങ്ങനെ മോക്ഷദനാം നിന്തിരുവടി തന്നെയും മൂർഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു? മൂർ‌ഖജനങ്ങൾക്കു സന്മാർഗ്ഗപ്രാപക- മോർക്കിൽപ്രഭൂണാം ഹിദമ് ദണ്ഡമായതും ദുഷ്ടപശൂനാം യഥാ ലകുടം തഥാ ദുഷ്ടാനുശാസനം ധർമ്മം ഭവാദൃശാം ശ്രീരാമദേവം പരം ഭക്തവത്സലം കാരണപൂരുഷം കാരുണ്യസാഗരം നാരായണം ശരണ്യം പുരുഷോത്തമം ശ്രീരാമമീശം ശരണം ഗതോസ്മി ഞാൻ രാമചന്ദ്രാഭയം ദേഹി മേ സന്തതം രാമ! ലങ്കാമാർഗ്ഗമാശു ദദാമി തേ.’ ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ- ടുത്തമപൂരുഷന്‌താനുമരുൾചെയ്തു: ‘ബാണം മദീയമമോഘമതിന്നിഹ വേണമൊരു ലക്ഷ്യമെന്തതിനുള്ളതും? വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’ അർണ്ണവനാഥനും ചൊല്ലിനാനന്നേര- മന്യൂനകാരുണ്യസിന്ധോ! ജഗൽ‌പതേ! ഉത്തരസ്യാം ദിശി മത്തീരഭൂതലേ ചിത്രദ്രുമകുല്യദേശം സുഭിക്ഷദം തത്ര പാപാത്മാക്കളുണ്ടു നിശാചര- രെത്രയും പാരമുപദ്രവിച്ചീടുന്നോർ. വേഗാലവിടേക്കയയ്ക്ക ബാണം തവ ലോകോപകാരകമാമതു നിർണ്ണയം’ രാമനും ബാണമയച്ചാനതുനേര- മാമയം തേടീടുമാഭീരമണ്ഡലം എല്ലാമൊടുക്കി വേഗേന ബാണം പോന്നു മെല്ലവേ തൂണീരവും പുക്കിതാദരാൽ ആഭീരമണ്ഡലമൊക്കെ നശിക്കയാൽ ശോഭനമായ് വന്നു തൽ‌‌പ്രദേശം തദാ തൽ‌കൂലദേശവുമന്നുതൊട്ടെത്രയും മുഖ്യജനപദമായ് വന്നിതെപ്പൊഴും. സാഗരം ചൊല്ലിനാൻസാദരമന്നേര- ‘മാകുലമെന്നിയേ മജ്ജലേ സത്വരം സേതു ബന്ധിക്ക നളനാം കപിവര- നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ. വിശ്വകർമ്മാവിൻമകനവനാകയാൽ വിശ്വശില്പക്രിയാതൽ‌പരനെത്രയും വിശ്വദുരിതാപഹാരിണിയായ് തവ വിശ്വമെല്ലാം നിറഞ്ഞീടുന്ന കീർത്തിയും വർദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട- നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാൻ സന്തുഷ്ടനായൊരു രാമചന്ദ്രൻതദാ ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും പ്രാജ്ഞനായീടും നളനെ വിളിച്ചുട- നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ തൽ‌ക്ഷണേ മർക്കടമുഖ്യനാകും നളൻ പുഷ്കരനേത്രനെ വന്ദിച്ചു സത്വരം പർവ്വതതുല്യശരീരികളാകിയ ദുർവ്വാരവീര്യമിയന്ന കപികളും സർവ്വദിക്കിങ്കലുംനിന്നു സരഭസം പർവ്വതപാഷാണപാദപജാലങ്ങൾ കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ കുണ്ഠവിഹീനം പടുത്തുതുടങ്ങിനാൻ. നേരേ ശതയോജനായതമായുട- നീരഞ്ചു യോജന വിസ്താരമാം വണ്ണം ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ- ഭദ്രനാം ദാശരഥി ജഗദീശ്വരന് വ്യോമകേശം പരമേശ്വരം ശങ്കരം രാമേശ്വരമെന്ന നാമമരുൾചെയ്തു: ‘യാതൊരു മർത്ത്യനിവിടെ വന്നാദരാൽ സേതുബന്ധം കണ്ടു രാമേശ്വരനെയും ഭക്ത്യാ ഭജിക്കുന്നിതപ്പോളവൻബ്രഹ്മ- ഹത്യാദി പാപങ്ങളോടു വേർപെട്ടതി- ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ മുക്തിയും വന്നീടുമില്ലൊരു സംശയം സേതുബന്ധത്തിങ്കൽമജ്ജനവും ചെയ്തു ഭൂതേശനാകിയ രാമേശ്വരനെയും കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്- കുണ്ഠത കൈവിട്ടു വാരണസി പുക്കു ഗംഗയിൽസ്നാനവും ചെയ്തു ജിതശ്രമം ഗംഗാസലിലവും കൊണ്ടുവന്നാദരാൽ രാമേശ്വരന്നഭിഷേകവും ചെയ്തഥ ശ്രീമൽ‌സമുദ്രേ കളഞ്ഞു തൽ‌ഭാരവും മജ്ജനംചെയ്യുന്ന മർത്ത്യനെന്നോടു സാ- യൂജ്യം വരുമതിനില്ലൊരു സംശയം.’ എന്നരുൾചെയ്തിതു രാമൻ‌തിരുവടി നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും. വിശ്വകർമ്മാത്മജനാം നളനും പിന്നെ വിശ്വാസമോടു പടുത്തുതുടങ്ങിനാൻ വിദ്രുതമദ്രിപാഷാണതരുക്കളാ- ലദ്ദിനേ തീർന്നു പതിനാലു യോജന തീർന്നിതിരുപതു യോജന പിറ്റേന്നാൾ മൂന്നാം ദിനമിരുപത്തൊന്നു യോജന നാലാം ദിനമിരുപത്തിരണ്ടായതു- പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം അഞ്ചുനാൾകൊണ്ടു ശതയോജനായതം ചഞ്ചലമെന്നിയേ തീർത്തോരനന്തരം സേതുവിന്മേലേ നടന്നു കപികളു- മാതങ്കഹീനം കടന്നുതുടങ്ങിനാർ. മാരുതികണ്ഠേ കരേറി രഘൂത്തമൻ, താരേയകണ്ഠേ സുമിത്രാതനയനും ആരുഹ്യ ചെന്നു സുബേലാചലമുക- ളേറിനാർവാനരസേനയോടും ദ്രുതം. ലങ്കാപുരാലോകനാശയാ രാഘവൻ ശങ്കാവിഹീനം സുബേലാചലോപരി സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു ജംഭാരിതൻപുരിക്കൊത്ത ലങ്കാപുരം. സ്വർണ്ണമയദ്ധ്വജപ്രാകാരതോരണ- പൂർണ്ണമനോഹരം പ്രാസാദസങ്കുലം കൈലാസശൈലേന്ദ്രസന്നിഭഗോപുര- ജാലപരിഘശതഘ്നീസമന്വിതം പ്രാസാദമൂർദ്ധ്നി വിസ്തീർണ്ണദേശേ മുദാ വാസവതുല്യപ്രഭാവേന രാവണൻ രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ രത്നദണ്ഡാതപത്രൈരുപശോഭിതേ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു നീലശൈലാഭം ദശകിരീടോജ്ജ്വലം നീലമേഘോപമം കണ്ടു രഘൂത്തമൻ വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ: ‘മുന്നേ നിബദ്ധനായോരു ശുകാസുരൻ തന്നെ വിരവോടയയ്ക്ക മടിയാതെ ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ- ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’ എന്നരുൾചെയ്തതു കേട്ടു തൊഴുതവൻ ചെന്നു ദശാനനൻ‌തന്നെ വണങ്ങിനാൻ. </poem> hb2596m04pbuv7uou93d0if1jhdzz6i 246960 246959 2026-08-31T06:03:10Z ~2026-44247-58 13522 246960 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> തൽക്കാലമർക്കകുലോത്ഭവൻരാഘവ- നർക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണൻ‌തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാൻ:......................930 ‘എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’ എന്നരുൾചെയ്തതു കേട്ടവരേവരു- മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാർ: ‘ദേവപ്രവരനായോരു വരുണനെ- സ്സേവിക്കവേണമെന്നാൽവഴിയും തരും.‘ എന്നതു കേട്ടരുൾചെയ്തു രഘുവരൻ: ‘നന്നതു തോന്നിയതങ്ങനെതന്നെ’യെ- ന്നർണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു- തർണ്ണോജലോചനനാകിയ രാഘവൻ....................940 ദർഭ വിരിച്ചു നമസ്കരിച്ചീടിനാ- നത്ഭുതവിക്രമൻഭക്തിപൂണ്ടെത്രയും മൂന്നഹോരാത്രമുപാസിച്ചതങ്ങനെ മൂന്നു ലോകത്തിനും നാഥനാമീശ്വരൻ ഏതുമിളകീല വാരിധിയുമതി- ക്രോധേന രക്താന്തനേത്രനാം നാഥനും ‘കൊണ്ടുവാ ചാപബാണങ്ങൾനീ ലക്ഷ്മണ കണ്ടു കൊണ്ടാലും മമ ശരവിക്രമം. ഇന്നു പെരുവഴി മീളുന്നതല്ലെങ്കി- ലർണ്ണവം ഭസ്മമാക്കിച്ചമച്ചീടുവൻ.........................950 മുന്നം മദീയ പൂർവന്മാർവളർത്തതു- മിന്നു ഞാനില്ലാതെയാക്കുവൻനിർണ്ണയം സാഗരമെന്നുള്ള പേരും മറന്നുള്ളി- ലാകുലമെന്നിയേ വാഴുകിലെന്നുമേ നഷ്ടമാക്കീടുവൻവെള്ളം, കപികുലം പുഷ്പമോദം പാദചാരേണ പോകണം.’ എന്നരുൾചെയ്തു വില്ലും കുഴിയെക്കുല- ച്ചർണ്ണവത്തോടരുൾചെയ്തു രഘുവരൻ: ‘സർവ്വഭൂതങ്ങളും കണ്ടുകൊള്ളേണമെൻ ദുർവ്വാരമായ ശിലീമുഖവിക്രമം..........................960 ഭസ്മമാക്കീടുവൻവാരാന്നിധിയെ ഞാൻ വിസ്മയമെല്ലാവരും കണ്ടു നിൽക്കണം.’ ഇത്ഥം രഘുവരൻ‌വാക്കു കേട്ടന്നേരം പൃത്ഥ്വീരുഹങ്ങളുംകാനനജാലവും പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു, മിത്രനും മങ്ങി; നിറഞ്ഞു തിമിരവു- മബ്ധിയും ക്ഷോഭിച്ചു, മിട്ടാൽകവിഞ്ഞു വ- ന്നുത്തുംഗമായ തരംഗാവലിയൊടും ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി- തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും.......................970 . അപ്പോൾഭയപ്പെട്ടു ദിവ്യരൂപത്തോടു- മപ്പതി ദിവ്യാഭരണസമ്പന്നനായ് പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ- ഹസ്തങ്ങളിൽപരിഗൃഹ്യ രത്നങ്ങളും വിത്രസ്തനായ് രാമപാദാന്തികേ വച്ചു സത്രപം ദണ്ഡനമസ്കാരവും ചെയ്തു രക്താന്തലോചനനാകിയ രാമനെ ഭക്ത്യാ വണങ്ങി സ്തുതിച്ചാൻപലതരം ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക! ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗൽ‌പതേ ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന! ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ! ആദികാലേ തവ മായാഗുണവശാൽ ഭൂതങ്ങളെബ്ഭവാൻസൃഷ്ടിച്ചതുനേരം സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ- ക്കാലസ്വരൂപനാകും നിന്തിരുവടി സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ- യ്ക്കഷ്ടമതാർക്കു നീക്കാവൂ തവ മതം? പിന്നെ വിശേഷിച്ചതിലും ജഡത്വമായ്- ത്തന്നെ ഭവാൻപുനരെന്നെ നിർമ്മിച്ചതും മുന്നേ ഭവന്നിയോഗസ്വഭാവത്തെയി- ന്നന്യഥാ കർത്തുമാരുള്ളതു ശക്തരായ്? താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങൾ താമസശീലമായ് തന്നേ വരൂ വിഭോ! താമസമല്ലോ ജഡത്വമാകുന്നതും കാമലോഭാദികളും താമസഗുണം മായാരഹിതനായ് നിർഗുണനായ നീ മായാഗുണങ്ങളെയംഗീകരിച്ചപ്പോൾ വൈരാജനാമവാനായ് ചമഞ്ഞൂ ഭവാൻ കാരണപൂരുഷനായ് ഗുണാത്മാവുമായ്. അപ്പോൾവിരാട്ടിങ്കൽനിന്നു ഗുണങ്ങളാ- ലുല്പന്നരായിതു ദേവാദികൾതദാ. തത്ര സത്വത്തിങ്കൽനിന്നല്ലോ ദേവകൾ തദ്രജോഭൂതങ്ങളായ് പ്രജേശാദികൾ തത്തമോത്ഭൂതനായ് ഭൂതപതിതാനു- മുത്തമപൂരുഷ! രാമ! ദയാനിധേ! മായയായ് ഛന്നനായ് ലീലാമനുഷ്യനായ് മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം നിർഗ്ഗുണനായ് സദാ ചിദ്ഘനനായൊരു നിഷ്കളനായ് നിരാകാരനായിങ്ങനെ മോക്ഷദനാം നിന്തിരുവടി തന്നെയും മൂർഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു? മൂർ‌ഖജനങ്ങൾക്കു സന്മാർഗ്ഗപ്രാപക- മോർക്കിൽപ്രഭൂണാം ഹിദമ് ദണ്ഡമായതും ദുഷ്ടപശൂനാം യഥാ ലകുടം തഥാ ദുഷ്ടാനുശാസനം ധർമ്മം ഭവാദൃശാം ശ്രീരാമദേവം പരം ഭക്തവത്സലം കാരണപൂരുഷം കാരുണ്യസാഗരം നാരായണം ശരണ്യം പുരുഷോത്തമം ശ്രീരാമമീശം ശരണം ഗതോസ്മി ഞാൻ രാമചന്ദ്രാഭയം ദേഹി മേ സന്തതം രാമ! ലങ്കാമാർഗ്ഗമാശു ദദാമി തേ.’ ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ- ടുത്തമപൂരുഷന്‌താനുമരുൾചെയ്തു: ‘ബാണം മദീയമമോഘമതിന്നിഹ വേണമൊരു ലക്ഷ്യമെന്തതിനുള്ളതും? വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’ അർണ്ണവനാഥനും ചൊല്ലിനാനന്നേര- മന്യൂനകാരുണ്യസിന്ധോ! ജഗൽ‌പതേ! ഉത്തരസ്യാം ദിശി മത്തീരഭൂതലേ ചിത്രദ്രുമകുല്യദേശം സുഭിക്ഷദം തത്ര പാപാത്മാക്കളുണ്ടു നിശാചര- രെത്രയും പാരമുപദ്രവിച്ചീടുന്നോർ. വേഗാലവിടേക്കയയ്ക്ക ബാണം തവ ലോകോപകാരകമാമതു നിർണ്ണയം’ രാമനും ബാണമയച്ചാനതുനേര- മാമയം തേടീടുമാഭീരമണ്ഡലം എല്ലാമൊടുക്കി വേഗേന ബാണം പോന്നു മെല്ലവേ തൂണീരവും പുക്കിതാദരാൽ ആഭീരമണ്ഡലമൊക്കെ നശിക്കയാൽ ശോഭനമായ് വന്നു തൽ‌‌പ്രദേശം തദാ തൽ‌കൂലദേശവുമന്നുതൊട്ടെത്രയും മുഖ്യജനപദമായ് വന്നിതെപ്പൊഴും. സാഗരം ചൊല്ലിനാൻസാദരമന്നേര- ‘മാകുലമെന്നിയേ മജ്ജലേ സത്വരം സേതു ബന്ധിക്ക നളനാം കപിവര- നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ. വിശ്വകർമ്മാവിൻമകനവനാകയാൽ വിശ്വശില്പക്രിയാതൽ‌പരനെത്രയും വിശ്വദുരിതാപഹാരിണിയായ് തവ വിശ്വമെല്ലാം നിറഞ്ഞീടുന്ന കീർത്തിയും വർദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട- നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാൻ സന്തുഷ്ടനായൊരു രാമചന്ദ്രൻതദാ ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും പ്രാജ്ഞനായീടും നളനെ വിളിച്ചുട- നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ തൽ‌ക്ഷണേ മർക്കടമുഖ്യനാകും നളൻ പുഷ്കരനേത്രനെ വന്ദിച്ചു സത്വരം പർവ്വതതുല്യശരീരികളാകിയ ദുർവ്വാരവീര്യമിയന്ന കപികളും സർവ്വദിക്കിങ്കലുംനിന്നു സരഭസം പർവ്വതപാഷാണപാദപജാലങ്ങൾ കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ കുണ്ഠവിഹീനം പടുത്തുതുടങ്ങിനാൻ. നേരേ ശതയോജനായതമായുട- നീരഞ്ചു യോജന വിസ്താരമാം വണ്ണം ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ- ഭദ്രനാം ദാശരഥി ജഗദീശ്വരന് വ്യോമകേശം പരമേശ്വരം ശങ്കരം രാമേശ്വരമെന്ന നാമമരുൾചെയ്തു: ‘യാതൊരു മർത്ത്യനിവിടെ വന്നാദരാൽ സേതുബന്ധം കണ്ടു രാമേശ്വരനെയും ഭക്ത്യാ ഭജിക്കുന്നിതപ്പോളവൻബ്രഹ്മ- ഹത്യാദി പാപങ്ങളോടു വേർപെട്ടതി- ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ മുക്തിയും വന്നീടുമില്ലൊരു സംശയം സേതുബന്ധത്തിങ്കൽമജ്ജനവും ചെയ്തു ഭൂതേശനാകിയ രാമേശ്വരനെയും കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്- കുണ്ഠത കൈവിട്ടു വാരണസി പുക്കു ഗംഗയിൽസ്നാനവും ചെയ്തു ജിതശ്രമം ഗംഗാസലിലവും കൊണ്ടുവന്നാദരാൽ രാമേശ്വരന്നഭിഷേകവും ചെയ്തഥ ശ്രീമൽ‌സമുദ്രേ കളഞ്ഞു തൽ‌ഭാരവും മജ്ജനംചെയ്യുന്ന മർത്ത്യനെന്നോടു സാ- യൂജ്യം വരുമതിനില്ലൊരു സംശയം.’ എന്നരുൾചെയ്തിതു രാമൻ‌തിരുവടി നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും. വിശ്വകർമ്മാത്മജനാം നളനും പിന്നെ വിശ്വാസമോടു പടുത്തുതുടങ്ങിനാൻ വിദ്രുതമദ്രിപാഷാണതരുക്കളാ- ലദ്ദിനേ തീർന്നു പതിനാലു യോജന തീർന്നിതിരുപതു യോജന പിറ്റേന്നാൾ മൂന്നാം ദിനമിരുപത്തൊന്നു യോജന നാലാം ദിനമിരുപത്തിരണ്ടായതു- പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം അഞ്ചുനാൾകൊണ്ടു ശതയോജനായതം ചഞ്ചലമെന്നിയേ തീർത്തോരനന്തരം സേതുവിന്മേലേ നടന്നു കപികളു- മാതങ്കഹീനം കടന്നുതുടങ്ങിനാർ. മാരുതികണ്ഠേ കരേറി രഘൂത്തമൻ, താരേയകണ്ഠേ സുമിത്രാതനയനും ആരുഹ്യ ചെന്നു സുബേലാചലമുക- ളേറിനാർവാനരസേനയോടും ദ്രുതം. ലങ്കാപുരാലോകനാശയാ രാഘവൻ ശങ്കാവിഹീനം സുബേലാചലോപരി സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു ജംഭാരിതൻപുരിക്കൊത്ത ലങ്കാപുരം. സ്വർണ്ണമയദ്ധ്വജപ്രാകാരതോരണ- പൂർണ്ണമനോഹരം പ്രാസാദസങ്കുലം കൈലാസശൈലേന്ദ്രസന്നിഭഗോപുര- ജാലപരിഘശതഘ്നീസമന്വിതം പ്രാസാദമൂർദ്ധ്നി വിസ്തീർണ്ണദേശേ മുദാ വാസവതുല്യപ്രഭാവേന രാവണൻ രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ രത്നദണ്ഡാതപത്രൈരുപശോഭിതേ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു നീലശൈലാഭം ദശകിരീടോജ്ജ്വലം നീലമേഘോപമം കണ്ടു രഘൂത്തമൻ വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ: ‘മുന്നേ നിബദ്ധനായോരു ശുകാസുരൻ തന്നെ വിരവോടയയ്ക്ക മടിയാതെ ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ- ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’ എന്നരുൾചെയ്തതു കേട്ടു തൊഴുതവൻ ചെന്നു ദശാനനൻ‌തന്നെ വണങ്ങിനാൻ. </poem> ka9drea75zhl0hpqe21jz8jxwdia2me 246962 246960 2026-08-31T06:27:02Z ~2026-44247-58 13522 246962 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> തൽക്കാലമർക്കകുലോത്ഭവൻരാഘവ- നർക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണൻ‌തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാൻ:......................930 ‘എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’ എന്നരുൾചെയ്തതു കേട്ടവരേവരു- മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാർ: ‘ദേവപ്രവരനായോരു വരുണനെ- സ്സേവിക്കവേണമെന്നാൽവഴിയും തരും.‘ എന്നതു കേട്ടരുൾചെയ്തു രഘുവരൻ: ‘നന്നതു തോന്നിയതങ്ങനെതന്നെ’യെ- ന്നർണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു- തർണ്ണോജലോചനനാകിയ രാഘവൻ....................940 ദർഭ വിരിച്ചു നമസ്കരിച്ചീടിനാ- നത്ഭുതവിക്രമൻഭക്തിപൂണ്ടെത്രയും മൂന്നഹോരാത്രമുപാസിച്ചതങ്ങനെ മൂന്നു ലോകത്തിനും നാഥനാമീശ്വരൻ ഏതുമിളകീല വാരിധിയുമതി- ക്രോധേന രക്താന്തനേത്രനാം നാഥനും ‘കൊണ്ടുവാ ചാപബാണങ്ങൾനീ ലക്ഷ്മണ കണ്ടു കൊണ്ടാലും മമ ശരവിക്രമം. ഇന്നു പെരുവഴി മീളുന്നതല്ലെങ്കി- ലർണ്ണവം ഭസ്മമാക്കിച്ചമച്ചീടുവൻ.........................950 മുന്നം മദീയ പൂർവന്മാർവളർത്തതു- മിന്നു ഞാനില്ലാതെയാക്കുവൻനിർണ്ണയം സാഗരമെന്നുള്ള പേരും മറന്നുള്ളി- ലാകുലമെന്നിയേ വാഴുകിലെന്നുമേ നഷ്ടമാക്കീടുവൻവെള്ളം, കപികുലം പുഷ്പമോദം പാദചാരേണ പോകണം.’ എന്നരുൾചെയ്തു വില്ലും കുഴിയെക്കുല- ച്ചർണ്ണവത്തോടരുൾചെയ്തു രഘുവരൻ: ‘സർവ്വഭൂതങ്ങളും കണ്ടുകൊള്ളേണമെൻ ദുർവ്വാരമായ ശിലീമുഖവിക്രമം..........................960 ഭസ്മമാക്കീടുവൻവാരാന്നിധിയെ ഞാൻ വിസ്മയമെല്ലാവരും കണ്ടു നിൽക്കണം.’ ഇത്ഥം രഘുവരൻ‌വാക്കു കേട്ടന്നേരം പൃത്ഥ്വീരുഹങ്ങളുംകാനനജാലവും പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു, മിത്രനും മങ്ങി; നിറഞ്ഞു തിമിരവു- മബ്ധിയും ക്ഷോഭിച്ചു, മിട്ടാൽകവിഞ്ഞു വ- ന്നുത്തുംഗമായ തരംഗാവലിയൊടും ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി- തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും.......................970 . അപ്പോൾഭയപ്പെട്ടു ദിവ്യരൂപത്തോടു- മപ്പതി ദിവ്യാഭരണസമ്പന്നനായ് പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ- ഹസ്തങ്ങളിൽപരിഗൃഹ്യ രത്നങ്ങളും വിത്രസ്തനായ് രാമപാദാന്തികേ വച്ചു സത്രപം ദണ്ഡനമസ്കാരവും ചെയ്തു രക്താന്തലോചനനാകിയ രാമനെ ഭക്ത്യാ വണങ്ങി സ്തുതിച്ചാൻപലതരം ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക! ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗൽ‌പതേ........................980 ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന! ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ! ആദികാലേ തവ മായാഗുണവശാൽ ഭൂതങ്ങളെബ്ഭവാൻസൃഷ്ടിച്ചതുനേരം സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ- ക്കാലസ്വരൂപനാകും നിന്തിരുവടി സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ- യ്ക്കഷ്ടമതാർക്കു നീക്കാവൂ തവ മതം? പിന്നെ വിശേഷിച്ചതിലും ജഡത്വമായ്- ത്തന്നെ ഭവാൻപുനരെന്നെ നിർമ്മിച്ചതും........................990 മുന്നേ ഭവന്നിയോഗസ്വഭാവത്തെയി- ന്നന്യഥാ കർത്തുമാരുള്ളതു ശക്തരായ്? താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങൾ താമസശീലമായ് തന്നേ വരൂ വിഭോ! താമസമല്ലോ ജഡത്വമാകുന്നതും കാമലോഭാദികളും താമസഗുണം മായാരഹിതനായ് നിർഗുണനായ നീ മായാഗുണങ്ങളെയംഗീകരിച്ചപ്പോൾ വൈരാജനാമവാനായ് ചമഞ്ഞൂ ഭവാൻ കാരണപൂരുഷനായ് ഗുണാത്മാവുമായ്...........................1000 അപ്പോൾവിരാട്ടിങ്കൽനിന്നു ഗുണങ്ങളാ- ലുല്പന്നരായിതു ദേവാദികൾതദാ. തത്ര സത്വത്തിങ്കൽനിന്നല്ലോ ദേവകൾ തദ്രജോഭൂതങ്ങളായ് പ്രജേശാദികൾ തത്തമോത്ഭൂതനായ് ഭൂതപതിതാനു- മുത്തമപൂരുഷ! രാമ! ദയാനിധേ! മായയായ് ഛന്നനായ് ലീലാമനുഷ്യനായ് മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം നിർഗ്ഗുണനായ് സദാ ചിദ്ഘനനായൊരു നിഷ്കളനായ് നിരാകാരനായിങ്ങനെ.........................1010 മോക്ഷദനാം നിന്തിരുവടി തന്നെയും മൂർഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു? മൂർ‌ഖജനങ്ങൾക്കു സന്മാർഗ്ഗപ്രാപക- മോർക്കിൽപ്രഭൂണാം ഹിദമ് ദണ്ഡമായതും ദുഷ്ടപശൂനാം യഥാ ലകുടം തഥാ ദുഷ്ടാനുശാസനം ധർമ്മം ഭവാദൃശാം ശ്രീരാമദേവം പരം ഭക്തവത്സലം കാരണപൂരുഷം കാരുണ്യസാഗരം നാരായണം ശരണ്യം പുരുഷോത്തമം ശ്രീരാമമീശം ശരണം ഗതോസ്മി ഞാൻ.......................1020 രാമചന്ദ്രാഭയം ദേഹി മേ സന്തതം രാമ! ലങ്കാമാർഗ്ഗമാശു ദദാമി തേ.’ ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ- ടുത്തമപൂരുഷൻ താനുമരുൾചെയ്തു: ‘ബാണം മദീയമമോഘമതിന്നിഹ വേണമൊരു ലക്ഷ്യമെന്തതിനുള്ളതും? വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’ അർണ്ണവനാഥനും ചൊല്ലിനാനന്നേര- മന്യൂനകാരുണ്യസിന്ധോ! ജഗൽ‌പതേ!.....................1030 ഉത്തരസ്യാം ദിശി മത്തീരഭൂതലേ ചിത്രദ്രുമകുല്യദേശം സുഭിക്ഷദം തത്ര പാപാത്മാക്കളുണ്ടു നിശാചര- രെത്രയും പാരമുപദ്രവിച്ചീടുന്നോർ. വേഗാലവിടേക്കയയ്ക്ക ബാണം തവ ലോകോപകാരകമാമതു നിർണ്ണയം’ രാമനും ബാണമയച്ചാനതുനേര- മാമയം തേടീടുമാഭീരമണ്ഡലം എല്ലാമൊടുക്കി വേഗേന ബാണം പോന്നു മെല്ലവേ തൂണീരവും പുക്കിതാദരാൽ.....................1040 ആഭീരമണ്ഡലമൊക്കെ നശിക്കയാൽ ശോഭനമായ് വന്നു തൽ‌‌പ്രദേശം തദാ തൽ‌കൂലദേശവുമന്നുതൊട്ടെത്രയും മുഖ്യജനപദമായ് വന്നിതെപ്പൊഴും. സാഗരം ചൊല്ലിനാൻസാദരമന്നേര- ‘മാകുലമെന്നിയേ മജ്ജലേ സത്വരം സേതു ബന്ധിക്ക നളനാം കപിവര- നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ. വിശ്വകർമ്മാവിൻമകനവനാകയാൽ വിശ്വശില്പക്രിയാതൽ‌പരനെത്രയും..............................1050 വിശ്വദുരിതാപഹാരിണിയായ് തവ വിശ്വമെല്ലാം നിറഞ്ഞീടുന്ന കീർത്തിയും വർദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട- നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാൻ സന്തുഷ്ടനായൊരു രാമചന്ദ്രൻതദാ ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും പ്രാജ്ഞനായീടും നളനെ വിളിച്ചുട- നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ തൽ‌ക്ഷണേ മർക്കടമുഖ്യനാകും നളൻ പുഷ്കരനേത്രനെ വന്ദിച്ചു സത്വരം.....................1060 പർവ്വതതുല്യശരീരികളാകിയ ദുർവ്വാരവീര്യമിയന്ന കപികളും സർവ്വദിക്കിങ്കലുംനിന്നു സരഭസം പർവ്വതപാഷാണപാദപജാലങ്ങൾ കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ കുണ്ഠവിഹീനം പടുത്തുതുടങ്ങിനാൻ. നേരേ ശതയോജനായതമായുട- നീരഞ്ചു യോജന വിസ്താരമാം വണ്ണം ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ- ഭദ്രനാം ദാശരഥി ജഗദീശ്വരൻ.................................1070 വ്യോമകേശം പരമേശ്വരം ശങ്കരം രാമേശ്വരമെന്ന നാമമരുൾചെയ്തു: ശോഭനമായ മുഹൂര്ത്തേന സംസ്ഥാപ്യ ////////////////// പാപഹരമായ ത്രിലോകഹിതാര്ത്ഥമായ്////////////////////// പൂജുച്ചു വന്ദിച്ചു ഭക്ത്യാ നമസ്കൃത്യ രാജീവ ലോചനനേവമരുള് ചെയ്തു///////////////////// ‘യാതൊരു മർത്ത്യനിവിടെ വന്നാദരാൽ സേതുബന്ധം കണ്ടു രാമേശ്വരനെയും ഭക്ത്യാ ഭജിക്കുന്നിതപ്പോളവൻ ബ്രഹ്മ- ഹത്യാദി പാപങ്ങളോടു വേർപെട്ടതി-.....................1080 ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ മുക്തിയും വന്നീടുമില്ലൊരു സംശയം സേതുബന്ധത്തിങ്കൽമജ്ജനവും ചെയ്തു ഭൂതേശനാകിയ രാമേശ്വരനെയും. കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്- കുണ്ഠത കൈവിട്ടു വാരണസി പുക്കു ഗംഗയിൽസ്നാനവും ചെയ്തു ജിതശ്രമം ഗംഗാസലിലവും കൊണ്ടുവന്നാദരാൽ രാമേശ്വരന്നഭിഷേകവും ചെയ്തഥ ശ്രീമൽ‌സമുദ്രേ കളഞ്ഞു തൽ‌ഭാരവും മജ്ജനംചെയ്യുന്ന മർത്ത്യനെന്നോടു സാ- യൂജ്യം വരുമതിനില്ലൊരു സംശയം.’ എന്നരുൾചെയ്തിതു രാമൻ‌തിരുവടി നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും. വിശ്വകർമ്മാത്മജനാം നളനും പിന്നെ വിശ്വാസമോടു പടുത്തുതുടങ്ങിനാൻ വിദ്രുതമദ്രിപാഷാണതരുക്കളാ- ലദ്ദിനേ തീർന്നു പതിനാലു യോജന തീർന്നിതിരുപതു യോജന പിറ്റേന്നാൾ മൂന്നാം ദിനമിരുപത്തൊന്നു യോജന നാലാം ദിനമിരുപത്തിരണ്ടായതു- പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം അഞ്ചുനാൾകൊണ്ടു ശതയോജനായതം ചഞ്ചലമെന്നിയേ തീർത്തോരനന്തരം സേതുവിന്മേലേ നടന്നു കപികളു- മാതങ്കഹീനം കടന്നുതുടങ്ങിനാർ. മാരുതികണ്ഠേ കരേറി രഘൂത്തമൻ, താരേയകണ്ഠേ സുമിത്രാതനയനും ആരുഹ്യ ചെന്നു സുബേലാചലമുക- ളേറിനാർവാനരസേനയോടും ദ്രുതം. ലങ്കാപുരാലോകനാശയാ രാഘവൻ ശങ്കാവിഹീനം സുബേലാചലോപരി സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു ജംഭാരിതൻപുരിക്കൊത്ത ലങ്കാപുരം. സ്വർണ്ണമയദ്ധ്വജപ്രാകാരതോരണ- പൂർണ്ണമനോഹരം പ്രാസാദസങ്കുലം കൈലാസശൈലേന്ദ്രസന്നിഭഗോപുര- ജാലപരിഘശതഘ്നീസമന്വിതം പ്രാസാദമൂർദ്ധ്നി വിസ്തീർണ്ണദേശേ മുദാ വാസവതുല്യപ്രഭാവേന രാവണൻ രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ രത്നദണ്ഡാതപത്രൈരുപശോഭിതേ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു നീലശൈലാഭം ദശകിരീടോജ്ജ്വലം നീലമേഘോപമം കണ്ടു രഘൂത്തമൻ വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ: ‘മുന്നേ നിബദ്ധനായോരു ശുകാസുരൻ തന്നെ വിരവോടയയ്ക്ക മടിയാതെ ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ- ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’ എന്നരുൾചെയ്തതു കേട്ടു തൊഴുതവൻ ചെന്നു ദശാനനൻ‌തന്നെ വണങ്ങിനാൻ. </poem> op0vgokvd5q2rd0jjlb0g8dgeamcmun 246963 246962 2026-08-31T06:54:23Z ~2026-44247-58 13522 246963 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> തൽക്കാലമർക്കകുലോത്ഭവൻരാഘവ- നർക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണൻ‌തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാൻ:......................930 ‘എന്തുപായം സമുദ്രം കടപ്പാനെന്നു ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’ എന്നരുൾചെയ്തതു കേട്ടവരേവരു- മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാർ: ‘ദേവപ്രവരനായോരു വരുണനെ- സ്സേവിക്കവേണമെന്നാൽവഴിയും തരും.‘ എന്നതു കേട്ടരുൾചെയ്തു രഘുവരൻ: ‘നന്നതു തോന്നിയതങ്ങനെതന്നെ’യെ- ന്നർണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു- തർണ്ണോജലോചനനാകിയ രാഘവൻ....................940 ദർഭ വിരിച്ചു നമസ്കരിച്ചീടിനാ- നത്ഭുതവിക്രമൻഭക്തിപൂണ്ടെത്രയും മൂന്നഹോരാത്രമുപാസിച്ചതങ്ങനെ മൂന്നു ലോകത്തിനും നാഥനാമീശ്വരൻ ഏതുമിളകീല വാരിധിയുമതി- ക്രോധേന രക്താന്തനേത്രനാം നാഥനും ‘കൊണ്ടുവാ ചാപബാണങ്ങൾനീ ലക്ഷ്മണ കണ്ടു കൊണ്ടാലും മമ ശരവിക്രമം. ഇന്നു പെരുവഴി മീളുന്നതല്ലെങ്കി- ലർണ്ണവം ഭസ്മമാക്കിച്ചമച്ചീടുവൻ.........................950 മുന്നം മദീയ പൂർവന്മാർവളർത്തതു- മിന്നു ഞാനില്ലാതെയാക്കുവൻനിർണ്ണയം സാഗരമെന്നുള്ള പേരും മറന്നുള്ളി- ലാകുലമെന്നിയേ വാഴുകിലെന്നുമേ നഷ്ടമാക്കീടുവൻവെള്ളം, കപികുലം പുഷ്പമോദം പാദചാരേണ പോകണം.’ എന്നരുൾചെയ്തു വില്ലും കുഴിയെക്കുല- ച്ചർണ്ണവത്തോടരുൾചെയ്തു രഘുവരൻ: ‘സർവ്വഭൂതങ്ങളും കണ്ടുകൊള്ളേണമെൻ ദുർവ്വാരമായ ശിലീമുഖവിക്രമം..........................960 ഭസ്മമാക്കീടുവൻവാരാന്നിധിയെ ഞാൻ വിസ്മയമെല്ലാവരും കണ്ടു നിൽക്കണം.’ ഇത്ഥം രഘുവരൻ‌വാക്കു കേട്ടന്നേരം പൃത്ഥ്വീരുഹങ്ങളുംകാനനജാലവും പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു, മിത്രനും മങ്ങി; നിറഞ്ഞു തിമിരവു- മബ്ധിയും ക്ഷോഭിച്ചു, മിട്ടാൽകവിഞ്ഞു വ- ന്നുത്തുംഗമായ തരംഗാവലിയൊടും ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി- തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും.......................970 . അപ്പോൾഭയപ്പെട്ടു ദിവ്യരൂപത്തോടു- മപ്പതി ദിവ്യാഭരണസമ്പന്നനായ് പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ- ഹസ്തങ്ങളിൽപരിഗൃഹ്യ രത്നങ്ങളും വിത്രസ്തനായ് രാമപാദാന്തികേ വച്ചു സത്രപം ദണ്ഡനമസ്കാരവും ചെയ്തു രക്താന്തലോചനനാകിയ രാമനെ ഭക്ത്യാ വണങ്ങി സ്തുതിച്ചാൻപലതരം ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക! ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗൽ‌പതേ........................980 ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന! ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ! ആദികാലേ തവ മായാഗുണവശാൽ ഭൂതങ്ങളെബ്ഭവാൻസൃഷ്ടിച്ചതുനേരം സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ- ക്കാലസ്വരൂപനാകും നിന്തിരുവടി സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ- യ്ക്കഷ്ടമതാർക്കു നീക്കാവൂ തവ മതം? പിന്നെ വിശേഷിച്ചതിലും ജഡത്വമായ്- ത്തന്നെ ഭവാൻപുനരെന്നെ നിർമ്മിച്ചതും........................990 മുന്നേ ഭവന്നിയോഗസ്വഭാവത്തെയി- ന്നന്യഥാ കർത്തുമാരുള്ളതു ശക്തരായ്? താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങൾ താമസശീലമായ് തന്നേ വരൂ വിഭോ! താമസമല്ലോ ജഡത്വമാകുന്നതും കാമലോഭാദികളും താമസഗുണം മായാരഹിതനായ് നിർഗുണനായ നീ മായാഗുണങ്ങളെയംഗീകരിച്ചപ്പോൾ വൈരാജനാമവാനായ് ചമഞ്ഞൂ ഭവാൻ കാരണപൂരുഷനായ് ഗുണാത്മാവുമായ്...........................1000 അപ്പോൾവിരാട്ടിങ്കൽനിന്നു ഗുണങ്ങളാ- ലുല്പന്നരായിതു ദേവാദികൾതദാ. തത്ര സത്വത്തിങ്കൽനിന്നല്ലോ ദേവകൾ തദ്രജോഭൂതങ്ങളായ് പ്രജേശാദികൾ തത്തമോത്ഭൂതനായ് ഭൂതപതിതാനു- മുത്തമപൂരുഷ! രാമ! ദയാനിധേ! മായയായ് ഛന്നനായ് ലീലാമനുഷ്യനായ് മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം നിർഗ്ഗുണനായ് സദാ ചിദ്ഘനനായൊരു നിഷ്കളനായ് നിരാകാരനായിങ്ങനെ.........................1010 മോക്ഷദനാം നിന്തിരുവടി തന്നെയും മൂർഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു? മൂർ‌ഖജനങ്ങൾക്കു സന്മാർഗ്ഗപ്രാപക- മോർക്കിൽപ്രഭൂണാം ഹിദമ് ദണ്ഡമായതും ദുഷ്ടപശൂനാം യഥാ ലകുടം തഥാ ദുഷ്ടാനുശാസനം ധർമ്മം ഭവാദൃശാം ശ്രീരാമദേവം പരം ഭക്തവത്സലം കാരണപൂരുഷം കാരുണ്യസാഗരം നാരായണം ശരണ്യം പുരുഷോത്തമം ശ്രീരാമമീശം ശരണം ഗതോസ്മി ഞാൻ.......................1020 രാമചന്ദ്രാഭയം ദേഹി മേ സന്തതം രാമ! ലങ്കാമാർഗ്ഗമാശു ദദാമി തേ.’ ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ- ടുത്തമപൂരുഷൻ താനുമരുൾചെയ്തു: ‘ബാണം മദീയമമോഘമതിന്നിഹ വേണമൊരു ലക്ഷ്യമെന്തതിനുള്ളതും? വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’ അർണ്ണവനാഥനും ചൊല്ലിനാനന്നേര- മന്യൂനകാരുണ്യസിന്ധോ! ജഗൽ‌പതേ!.....................1030 ഉത്തരസ്യാം ദിശി മത്തീരഭൂതലേ ചിത്രദ്രുമകുല്യദേശം സുഭിക്ഷദം തത്ര പാപാത്മാക്കളുണ്ടു നിശാചര- രെത്രയും പാരമുപദ്രവിച്ചീടുന്നോർ. വേഗാലവിടേക്കയയ്ക്ക ബാണം തവ ലോകോപകാരകമാമതു നിർണ്ണയം’ രാമനും ബാണമയച്ചാനതുനേര- മാമയം തേടീടുമാഭീരമണ്ഡലം എല്ലാമൊടുക്കി വേഗേന ബാണം പോന്നു മെല്ലവേ തൂണീരവും പുക്കിതാദരാൽ.....................1040 ആഭീരമണ്ഡലമൊക്കെ നശിക്കയാൽ ശോഭനമായ് വന്നു തൽ‌‌പ്രദേശം തദാ തൽ‌കൂലദേശവുമന്നുതൊട്ടെത്രയും മുഖ്യജനപദമായ് വന്നിതെപ്പൊഴും. സാഗരം ചൊല്ലിനാൻസാദരമന്നേര- ‘മാകുലമെന്നിയേ മജ്ജലേ സത്വരം സേതു ബന്ധിക്ക നളനാം കപിവര- നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ. വിശ്വകർമ്മാവിൻമകനവനാകയാൽ വിശ്വശില്പക്രിയാതൽ‌പരനെത്രയും..............................1050 വിശ്വദുരിതാപഹാരിണിയായ് തവ വിശ്വമെല്ലാം നിറഞ്ഞീടുന്ന കീർത്തിയും വർദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട- നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാൻ സന്തുഷ്ടനായൊരു രാമചന്ദ്രൻതദാ ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും പ്രാജ്ഞനായീടും നളനെ വിളിച്ചുട- നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ തൽ‌ക്ഷണേ മർക്കടമുഖ്യനാകും നളൻ പുഷ്കരനേത്രനെ വന്ദിച്ചു സത്വരം.....................1060 പർവ്വതതുല്യശരീരികളാകിയ ദുർവ്വാരവീര്യമിയന്ന കപികളും സർവ്വദിക്കിങ്കലുംനിന്നു സരഭസം പർവ്വതപാഷാണപാദപജാലങ്ങൾ കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ കുണ്ഠവിഹീനം പടുത്തുതുടങ്ങിനാൻ. നേരേ ശതയോജനായതമായുട- നീരഞ്ചു യോജന വിസ്താരമാം വണ്ണം ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ- ഭദ്രനാം ദാശരഥി ജഗദീശ്വരൻ.................................1070 വ്യോമകേശം പരമേശ്വരം ശങ്കരം രാമേശ്വരമെന്ന നാമമരുൾചെയ്തു: ശോഭനമായ മുഹൂർത്തേന സംസ്ഥാപ്യ പാപഹരമായ ത്രിലോകഹിതാർത്ഥമായ് പൂജുച്ചു വന്ദിച്ചു ഭക്ത്യാ നമസ്കൃത്യ രാജീവ ലോചനനേവമരുൾ ചെയ്തു ‘യാതൊരു മർത്ത്യനിവിടെ വന്നാദരാൽ സേതുബന്ധം കണ്ടു രാമേശ്വരനെയും ഭക്ത്യാ ഭജിക്കുന്നിതപ്പോളവൻ ബ്രഹ്മ- ഹത്യാദി പാപങ്ങളോടു വേർപെട്ടതി-.....................1080 ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ മുക്തിയും വന്നീടുമില്ലൊരു സംശയം സേതുബന്ധത്തിങ്കൽമജ്ജനവും ചെയ്തു ഭൂതേശനാകിയ രാമേശ്വരനെയും. കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്- കുണ്ഠത കൈവിട്ടു വാരണസി പുക്കു ഗംഗയിൽസ്നാനവും ചെയ്തു ജിതശ്രമം ഗംഗാസലിലവും കൊണ്ടുവന്നാദരാൽ രാമേശ്വരന്നഭിഷേകവും ചെയ്തഥ ശ്രീമൽ‌സമുദ്രേ കളഞ്ഞു തൽ‌ഭാരവും......................1090 മജ്ജനംചെയ്യുന്ന മർത്ത്യനെന്നോടു സാ- യൂജ്യം വരുമതിനില്ലൊരു സംശയം.’ എന്നരുൾചെയ്തിതു രാമൻ‌തിരുവടി നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും. വിശ്വകർമ്മാത്മജനാം നളനും പിന്നെ വിശ്വാസമോടു പടുത്തുതുടങ്ങിനാൻ വിദ്രുതമദ്രിപാഷാണതരുക്കളാ- ലദ്ദിനേ തീർന്നു പതിനാലു യോജന തീർന്നിതിരുപതു യോജന പിറ്റേന്നാൾ മൂന്നാം ദിനമിരുപത്തൊന്നു യോജന..........................1100 നാലാം ദിനമിരുപത്തിരണ്ടായതു- പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം അഞ്ചുനാൾകൊണ്ടു ശതയോജനായതം ചഞ്ചലമെന്നിയേ തീർത്തോരനന്തരം സേതുവിന്മേലേ നടന്നു കപികളു- മാതങ്കഹീനം കടന്നുതുടങ്ങിനാർ. മാരുതികണ്ഠേ കരേറി രഘൂത്തമൻ, താരേയകണ്ഠേ സുമിത്രാതനയനും ആരുഹ്യ ചെന്നു സുബേലാചലമുക- ളേറിനാർവാനരസേനയോടും ദ്രുതം........................1110 ലങ്കാപുരാലോകനാശയാ രാഘവൻ ശങ്കാവിഹീനം സുബേലാചലോപരി സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു ജംഭാരിതൻപുരിക്കൊത്ത ലങ്കാപുരം. സ്വർണ്ണമയദ്ധ്വജപ്രാകാരതോരണ- പൂർണ്ണമനോഹരം പ്രാസാദസങ്കുലം കൈലാസശൈലേന്ദ്രസന്നിഭഗോപുര- ജാലപരിഘശതഘ്നീസമന്വിതം പ്രാസാദമൂർദ്ധ്നി വിസ്തീർണ്ണദേശേ മുദാ വാസവതുല്യപ്രഭാവേന രാവണൻ....................1120 രത്നസിംഹാസനേ മന്ത്രിഭിസ്സങ്കുലേ രത്നദണ്ഡാതപത്രൈരുപശോഭിതേ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു നീലശൈലാഭം ദശകിരീടോജ്ജ്വലം നീലമേഘോപമം കണ്ടു രഘൂത്തമൻ വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ: ‘മുന്നേ നിബദ്ധനായോരു ശുകാസുരൻ തന്നെ വിരവോടയയ്ക്ക മടിയാതെ........................1130 ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ- ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’ എന്നരുൾചെയ്തതു കേട്ടു തൊഴുതവൻ ചെന്നു ദശാനനൻ‌തന്നെ വണങ്ങിനാൻ. </poem> j978ser0dx4gci27qyw9n846g2ryc2n അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണശുകസംവാദം 0 4370 246964 246554 2026-08-31T07:15:23Z ~2026-44247-58 13522 246964 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> പംക്തിമുഖനുമവനോടു ചോദിച്ചാ- ‘നെന്തു നീവൈകുവാൻ കാരണം ചൊൽകെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയാരൊ? തവ ക്ഷീണഭാവം കലർന്നീടുവാൻ കാരണം മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’.....................1140 രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകൻ പര- മാർത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ൻ: ‘രാക്ഷസരാജപ്രവര! ജയ ജയ! മോക്ഷോപദേശമാർഗേണ ചൊല്ലീടുവൻ. സിന്ധുതന്നുത്തരതീരോപരി ചെന്നൊ- രന്തരമെന്നിയേ ഞാൻ തവ വാക്യങ്ങൾ ചൊന്നനേരത്തവരെന്നെപ്പിടിച്ചുടൻ കൊന്നുകളവാൻ തുടങ്ങും ദശാന്തരെ ‘രാമരാമപ്രഭോ! പാഹി പാഹീ’ തി ഞാ- നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു...................1150 ദൂതനെവദ്ധ്യനയപ്പിനയപ്പിനെ- ന്നാദരവോടരുൾ ചെയ്തു ദയാപരൻ. വാനരന്മാരുമയച്ചാരതുകൊണ്ടു ഞാനും ഭയം തീർന്നു നീളേ നടന്നുടൻ വാനര സൈന്യമെല്ലാം കണ്ടുപോന്നിതു മാനവവീരനനുജ്ഞയാ സാദരം. പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാൻ: ‘ചെന്നു രാവണൻ തന്നോടു ചൊല്ലൂക സീതയെ നൽകിടുകൊന്നുകി,ലല്ലായ്കി- ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക....................1160 രണ്ടിലുമൊന്നുഴറിച്ചെയ്തു കൊള്ളണം രണ്ടും കണക്കെനിക്കെന്നു പറയണം. എന്തുബലം കൊണ്ടു സീതയെ കട്ടു കൊ- ണ്ടന്ധനായ് പ്പോയിവന്നിരുന്നുകൊണ്ടു ഭവാൻ പോരുമതിനു ബലമെങ്കിലെന്നോടു പോരിനായ്ക്കൊണ്ടു പുറപ്പെടുകാശുനീ. ലങ്കാപുരവും നിശാചര സേനയും ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാൻ ഒക്കെപ്പൊടിപെടുത്തെന്നുള്ളിൽ വന്നിങ്ങു പുക്കൊരുദോഷവുമാശു തീർത്തീടുവൻ......................1170 നക്തഞ്ചരകുലശ്രേഷ്ഠൻ ഭവാനൊരു ശക്തനെന്നാകിൽ പുറപ്പെടുകാശു നീ.’ എന്നരുളിച്ചെയ്തിരുന്നരുളീടിനാൻ നിന്നുടെ സോദരൻ തന്നോടു കൂടവേ, സുഗ്രീവലക്ഷ്മണൻ മാരോടുമൊന്നിച്ചു നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ. കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ- കണ്ഠപ്രഭോ!കപിപുംഗവപാലിതം. പർവതസന്നിഭന്മാരായവാനര- രുർവികുലുങ്ങവെ ഗർജ്ജനവും ചെയ്തു............................1180 സർവലോകങ്ങളും ഭസ്മമാക്കീടുവാൻ ഗർവം കലർന്നു നിൽക്കുന്നിതു നിർഭയം സംഖ്യയുമാർക്കും ഗണിക്കാവതില്ലിഹ സംഖ്യാവതംവരനായ കുമാരനും ഹുങ്കാരമാകിയ വാനരസേനയിൽ സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം ശങ്കാവിഹീനമലറിനിൽക്കുന്നവർ നൂറായിരം പടയോടും രിപുക്കളെ നീറാക്കുവാനുഴറ്റോടെ വാൽ പൊങ്ങിച്ചു.....................1190 കാലനും പേടിച്ചു മണ്ടുമവനോടൂ നീലനാം സേനാപതി വഹ്നി നന്ദനൻ. അംഗദനാകുമിളയരാജാവതി- നങ്ങേതു പത്മകിഞ്ജൽക്കസമപ്രഭൻ വാൽകൊണ്ടുഭൂമിയിൽ തച്ചുതച്ചങ്ങനെ ബാലിതൻ നന്ദന നദ്രിശൃംഗോപമൻ തല്പാർശ്വസീമ്നിനിൽക്കുന്നതു വാതജൻ ത്വല്പുത്രഘാതകൻ രാമചന്ദ്രപ്രിയൻ സുഗ്രീവനോടു പറഞ്ഞു നിൽക്കുന്നവ- നുഗ്രനാം ശ്വേതൻ രജതസമപ്രഭൻ......................1200 രംഭനെങ്ങേതവൻ മുമ്പിൽ നിൽക്കുന്നവൻ വമ്പനായൂള്ള ശരഭൻ മഹബലൻ. മൈന്ദനങ്ങേതവൻ തമ്പി വിവിദനും വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ. സേതുകർത്താവാം നളനതിനങ്ങേതു ബോധമേറും വിശ്വകർമ്മാവുതൻ മകൻ താരൻ പനസൻ കുമുദൻ വിനതനും വീരൻ വൃഷഭൻ വികടൻ വിശാലനും മാരുതി തൻപിതാ‍വാകിയ കേസരി ശൂരനായീടും പ്രമാഥി ശതബലി...........................1210 സാരനാം ജാംബവാനും വേഗദർശിയും വീരൻ ഗജനും ഗവയൻ ഗവാക്ഷനും ശൂരൻ ദധിമുഖൻ ജ്യോതിർമ്മുഖനതി- ഘോരൻ സുമുഖനും ദുർമ്മുഖൻ ഗോമുഖൻ, ഇത്യാദി വാനര നായകന്മാരെ ഞാൻ പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ! ഇത്തരം വാനരനായകന്മാരറു- പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും ഉള്ളം തെളിഞ്ഞു പോർക്കായിരുപത്തൊന്നു വെള്ളം പടയവര്ക്കൂള്ളതവയെല്ലാം....................1220 ദേവാരികളെയൊടുക്കുവാനായ് വന്ന ദേവാംശസംഭവന്മാരിവരേവരും, ശ്രീരാമദേവനും മാനുഷനല്ലാദി- നാരായണനാം പരൻ പുരുഷോത്തമൻ. സീതയാകുന്നതു യോഗമായാദേവി സോദരൻ ലക്ഷ്മണനായതനന്തനും ലോകമാതാവും പിതാവും ജനകജാ- രാഘവന്മാരെന്നറിക വഴിപോലെ. വൈരമവരോടു സംഭവിച്ചീടുവാൻ കാരണമെന്തെന്നതോർക്ക നീ മാനസേ. ....................1230 പഞ്ചഭൂതാത്മകമായ ശരീരവും പഞ്ചത്വമാശു ഭവിക്കുമെല്ലാവനും പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു സഞ്ചിതം പുണ്യപാപങ്ങളാൽ ബദ്ധമായ് ത്വങ്മാംസമേദോസ്ഥിമൂത്രമലങ്ങളാൽ സമ്മേളിതമതിദുർഗ്ഗന്ധമെത്രയും ഞാനെന്നഭാവമതിങ്കലുണ്ടായ് വരും ജ്ഞാനമില്ലാത്തജനങ്ങൾക്കതോർക്ക നീ. ഹന്ത ജഡാത്മകമാ‍യ കായത്തിങ്ക- ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമതാം?........................1240 യാതൊന്നുമൂലമായ് ബ്രഹ്മഹത്യാദിയാം പാതകകൌഘങ്ങൾ കൃതങ്ങളാകുന്നതും ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു രോഗാദിമൂലമായ് സമ്പതിക്കും ദൃഢം. പുണ്യപാപങ്ങളോടും ചേർന്നു ജീവനും വന്നു കൂടുന്നു സുഖദു:ഖബന്ധനം. ദേഹത്തെ ഞാനെന്നു കല്പിച്ചു കർമ്മങ്ങൾ മോഹത്തിനാലവശത്വേന ചെയ്യുന്നു ജന്മമരണങ്ങളുമതുമൂലമായ് സമ്മോഹിതന്മാമാർക്കു വന്നു ഭവിക്കുന്നു ......................1250 ശോകജരാമരണാദികൾ നീക്കുവാ- നാകയാൽ ദേഹാഭിമാനം കളക നീ. ആത്മാവു നിർമ്മലനവ്യയനദ്വയ- മാത്മാനമാത്മനാ കണ്ടു തെളിക നീ. ആത്മാവിനെ സ്മരിച്ചീടുക സന്തത- മാത്മനി തന്നെ ലയിക്ക നീ കേവലം പുത്രദാരാർത്ഥഗൃഹാദിവസ്തുക്കളിൽ സക്തികളഞ്ഞു വിരക്തനായ് വാഴുക. സൂകരാശ്വാദി ദേഹങ്ങളിലാകിലും ഭോഗം നരകാദികളിലുമുണ്ടല്ലൊ.....................1260 ദേഹം വിവേകാഢ്യമായതും പ്രാപിച്ചി- താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു. കർമ്മഭൂവാമത്ര ഭാരതഖണ്ഡത്തിൽ നിർമ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാൽ പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം ധന്യനായുള്ളവനോർക്കമഹാമതെ! പൌലസ്ത്യപുത്രനാം ബ്രാഹ്മണാഢ്യൻ ഭവാൻ ത്രൈലോക്യസമ്മതൻ ഘോരതപോധനൻ എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ?.......................1270 ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും നന്നായ് പരിത്യജിച്ചീടുക മാനസേ രാമനെത്തന്നെ സമാശ്രയിച്ചീടുക രാമനാകുന്നതാത്മപരനദ്വയൻ. സീതയെ രാമനുകൊണ്ടക്കൊടുത്തു തൽ- പാദപത്മാനിചരനായ് ഭവിക്ക നീ. സർവ്വപാപങ്ങളിൽ നിന്നു വിമുക്തനായ് ദിവ്യമാംവിഷ്ണുലോകം ഗമിക്കായ് വരും അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്- ച്ചെല്ലും നരകത്തിലില്ലൊരു സംശയം..........................1280 നല്ലതത്രെ ഞാൻ നിനക്കു പറഞ്ഞതു നല്ലജനത്തോടൂ ചോദിച്ചു കൊൾകെടോ. രാമരാമേതി രാമേതി ജപിച്ചുകൊ- ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും സത്സംഗമത്തോടു രാമചന്ദ്രം ഭക്ത- വത്സലം ലോകശരണ്യം ശരണദം ദേവം മരതകകാന്തികാന്തം രമാ- സേവിതം ചാപബാണായുധം രാ‍ഘവം സുഗ്രീവസേവിതം ലക്ഷ്മണസംയുതം രക്ഷാനിപുണം വിഭീഷണസേവിതം........................1290 ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊൾകിലോ മുക്തിവന്നീടുമതിനില്ല സംശയം.’ ഇത്ഥം ശുകവാക്യമജ്ഞാനനാശനം ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ് ദഗ്ദ്ധനായ്പ്പോകും ശൂകനെന്നു തോന്നുമാ- റാത്യന്തരോഷേണ നോക്കിയുരചെയ്താൻ: ‘ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ നിസ്ത്രപം ശിക്ഷചൊൽവാനെന്തു കാരണം? പണ്ടുനീചെയ്തൊരുപകാരമോർക്കയാ- ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാൻ.....................1300 ഇന്നു കൊല്ലുന്നതില്ലെന്നു കല്പിച്ചിതെൻ മുന്നിൽ നിന്നാശു മറയത്തു പോക നീ കേട്ടാൽ പൊറുക്കരുതാതൊരു വാക്കുകൾ കേട്ടു പൊറുപ്പാൻ ക്ഷമയുമെനിക്കില്ല. എന്നുടെ മുന്നിൽ നീ കാൽക്ഷണം നിൽക്കിലോ വന്നു കൂടും മരണം നിനക്കിന്നുമേ.’ എന്നതു കേട്ടു പേടിച്ചു വിറച്ചവൻ ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാൻ. </poem> 4ddv8mr4jhvozu1tej4k68eifpuify1 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശുകന്റെ പൂർവ്വവൃത്താന്തം 0 4371 246965 22628 2026-08-31T07:18:57Z ~2026-44247-58 13522 246965 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ബ്രാഹ്മണശ്രേഷ്ഠൻ പുരാ ശുകൻ നിർമ്മലൻ ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം........................1310 കാനനത്തിങ്കൽ വാനപ്രസ്ഥനായ് മഹാ ജ്ഞാനികളിൽ പ്രധാനിത്യവും കൈക്കൊണ്ടു ദേവകൾക്കഭ്യുതയാർത്ഥമായ് നിത്യവും ദേവാരികൾക്കു വിനാശത്തിനായ്ക്കൊണ്ടും യാഗാദികർമ്മങ്ങൾ ചെയ്തുമേവീടിനാൻ, യോഗം ധരിച്ചു പരബ്രഹ്മ നിഷ്ഠയാ. വൃന്ദാരകാഭ്യുദയാർത്ഥിയായ് രാക്ഷസ- നിന്ദാപരനായ് മരുവും ദശാന്തരെ നിർജ്ജരവൈരികുലശ്രേഷ്ഠനാകിയ വജ്രദംഷ്ടൻ മഹാദുഷ്ടനിശാചരൻ.........................1320 എന്തോന്നു നല്ലു ശുകാപകാരത്തിനെ- ന്നന്തരവും പാർത്തു പാർത്തിരിക്കും വിധൌ. കുംഭോത്ഭവനാമഗസ്ത്യൻ ശൂകാശ്രമേ സമ്പ്രാപ്തനായാനൊരു ദിവസം ബലാൽ സംപൂജിതനാമഗസ്ത്യതപോധനൻ സംഭോജനാർത്ഥം നിയന്ത്രിതനാകയാൽ സ്നാതും ഗതേ മുനൌ കുംഭോത്ഭവ തദാ യാതുധാനാധിപൻ വജ്രദംഷ്ട്രാസുരൻ ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ ചൊന്നാൻ ശുകനോടു മന്ദഹാസാന്വിതം,...................1330 ‘ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ! ഛാഗമാംസം വേണമല്ലൊ കറി മമ ത്യാഗിയല്ലൊ ഭവാൻ ബ്രാഹ്മണസത്തമൻ.’ എന്നളവേ ശൂകൻ പത്നിയോടും തഥാ ചൊന്നാനതങ്ങനെയെന്നവളും ചൊന്നാൾ. മദ്ധ്യേശുകപത്നിവേഷം ധരിച്ചവൻ ചിത്തമോഹം വളർത്തീടിനാൻ മായയാ. മർത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു തത്രൈവ വജ്രദംഷ്ട്രൻ മറഞ്ഞീടിനാൻ മർത്ത്യമാംസംകണ്ടു മൈത്രാവരുണിയും ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു: ‘മർത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി പൃത്ഥിയിൽ വാഴുക മത്തപോവൈഭവാൽ.’ ഇത്ഥം ശപിച്ചിതു കേട്ടു ശുകൻ താനു- ‘മെത്രയും ചിത്രമിതെന്തൊരു കാരണം; മാംസോത്തരം ഭുജിക്കേണമിനിക്കെന്നു ശാസനചെയ്തതും മറ്റാരുമല്ലല്ലൊ പിന്നെയതിനു കോപിച്ചുശപിച്ചതു- മെന്നുടെ ദുഷ്കർമ്മമെന്നേ പറയാവൂ.’ ‘ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ! നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!’ എന്നതു കേട്ടു ശുകനുമഗസ്ത്യനോ- ടന്നേരമാശു സത്യം പറഞ്ഞീടിനാൻ: ‘മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി- തിജ്ജനത്തോടും വീണ്ടും വന്നരുൾ ചെയ്തു വ്യഞ്ജനം മാംസസമന്വിതം വേണമെ- ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും ഇത്ഥം ശുകോക്തികൾ കേട്ടൊരഗസ്ത്യനും ചിത്തേ മുഹൂർത്തം വിചാരിച്ചരുളിനാൻ. വൃത്താന്തമുൾക്കാമ്പുകൊണ്ടു കണ്ടോരള- വുൾത്താപമോടരുൾ ചെയ്താനഗസ്ത്യനും: ‘വഞ്ചിതന്മാരായ് വയം ബത! യാമിനീ- സഞ്ചാരികളിതു ചെയ്തതു നിർണയം. ഞാനുമതിമൂഢനായ്ച്ചമഞ്ഞേൻ ബലാ- ലൂനം വരാ വിധിതന്മതമെന്നുമേ മിഥ്യയായ് വന്നുകൂടാമമ ഭാഷിതം സത്യപ്രധാനനല്ലോ നീയുമാകയാൽ. നല്ലതു വന്നു കൂടും മേലിൽ നിർണ്ണയം കല്യാണമായ് ശാപമോക്ഷവും നല്കൂവൻ. ശ്രീരാമപത്നിയെ രാവണൻ കൊണ്ടുപോ- യാരാമസീമനി വച്ചു കൊള്ളും ദൃഢം. രാവണഭൃത്യനായ് നീയും വരും ചിരം കേവലം നീയവനിഷ്ടനായും വരും രാഘവൻ വാനരസേനയുമായ് ചെന്നൊ- രാകുലമെന്നിയേ ലങ്കാപുരാന്തികേ നാലുപുറവും വളഞ്ഞിരിക്കുന്നൊരു- കാലമവസ്ഥയറിഞ്ഞു വന്നീടുവാൻ നിന്നെയയക്കും ദശാനനനന്നു നീ ചെന്നു വണങ്ങുക രാ‍മനെസ്സാദരം പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്- ച്ചെന്നു ദശമുഖൻ തന്നോടൂ ചൊല്ലുക രാവണനാത്മതത്ത്വോപദേശം ചെയ്തു ദേവപ്രിയനായ് വരും പുനരാശു നീ. രാക്ഷസഭാവമശേഷമുപേക്ഷിച്ചു സാക്ഷാൽ ദ്വിജത്വവും വന്നുകൂടും ദൃഢം.’ ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവൻ സത്യം തപോധനവാക്യം മനോഹരം. </poem> c31jtgkv8or5rkn3m2wilc0ekpluobh 246966 246965 2026-08-31T09:57:30Z ~2026-44247-58 13522 246966 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ബ്രാഹ്മണശ്രേഷ്ഠൻ പുരാ ശുകൻ നിർമ്മലൻ ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം........................1310 കാനനത്തിങ്കൽ വാനപ്രസ്ഥനായ് മഹാ ജ്ഞാനികളിൽ പ്രധാനിത്യവും കൈക്കൊണ്ടു ദേവകൾക്കഭ്യുതയാർത്ഥമായ് നിത്യവും ദേവാരികൾക്കു വിനാശത്തിനായ്ക്കൊണ്ടും യാഗാദികർമ്മങ്ങൾ ചെയ്തുമേവീടിനാൻ, യോഗം ധരിച്ചു പരബ്രഹ്മ നിഷ്ഠയാ. വൃന്ദാരകാഭ്യുദയാർത്ഥിയായ് രാക്ഷസ- നിന്ദാപരനായ് മരുവും ദശാന്തരെ നിർജ്ജരവൈരികുലശ്രേഷ്ഠനാകിയ വജ്രദംഷ്ടൻ മഹാദുഷ്ടനിശാചരൻ.........................1320 എന്തോന്നു നല്ലു ശുകാപകാരത്തിനെ- ന്നന്തരവും പാർത്തു പാർത്തിരിക്കും വിധൌ. കുംഭോത്ഭവനാമഗസ്ത്യൻ ശൂകാശ്രമേ സമ്പ്രാപ്തനായാനൊരു ദിവസം ബലാൽ സംപൂജിതനാമഗസ്ത്യതപോധനൻ സംഭോജനാർത്ഥം നിയന്ത്രിതനാകയാൽ സ്നാതും ഗതേ മുനൌ കുംഭോത്ഭവ തദാ യാതുധാനാധിപൻ വജ്രദംഷ്ട്രാസുരൻ ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ ചൊന്നാൻ ശുകനോടു മന്ദഹാസാന്വിതം,...................1330 ‘ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ! ഛാഗമാംസം വേണമല്ലൊ കറി മമ ത്യാഗിയല്ലൊ ഭവാൻ ബ്രാഹ്മണസത്തമൻ.’ എന്നളവേ ശൂകൻ പത്നിയോടും തഥാ ചൊന്നാനതങ്ങനെയെന്നവളും ചൊന്നാൾ. മദ്ധ്യേശുകപത്നിവേഷം ധരിച്ചവൻ ചിത്തമോഹം വളർത്തീടിനാൻ മായയാ. മർത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു തത്രൈവ വജ്രദംഷ്ട്രൻ മറഞ്ഞീടിനാൻ.......................1340 മർത്ത്യമാംസംകണ്ടു മൈത്രാവരുണിയും ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു: ‘മർത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി പൃത്ഥിയിൽ വാഴുക മത്തപോവൈഭവാൽ.’ ഇത്ഥം ശപിച്ചിതു കേട്ടു ശുകൻ താനു- ‘മെത്രയും ചിത്രമിതെന്തൊരു കാരണം; മാംസോത്തരം ഭുജിക്കേണമിനിക്കെന്നു ശാസനചെയ്തതും മറ്റാരുമല്ലല്ലൊ പിന്നെയതിനു കോപിച്ചുശപിച്ചതു- മെന്നുടെ ദുഷ്കർമ്മമെന്നേ പറയാവൂ.’...................1350 ‘ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ! നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!’ എന്നതു കേട്ടു ശുകനുമഗസ്ത്യനോ- ടന്നേരമാശു സത്യം പറഞ്ഞീടിനാൻ: ‘മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി- തിജ്ജനത്തോടും വീണ്ടും വന്നരുൾ ചെയ്തു വ്യഞ്ജനം മാംസസമന്വിതം വേണമെ- ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും ഇത്ഥം ശുകോക്തികൾ കേട്ടൊരഗസ്ത്യനും ചിത്തേ മുഹൂർത്തം വിചാരിച്ചരുളിനാൻ.....................1360 വൃത്താന്തമുൾക്കാമ്പുകൊണ്ടു കണ്ടോരള- വുൾത്താപമോടരുൾ ചെയ്താനഗസ്ത്യനും: ‘വഞ്ചിതന്മാരായ് വയം ബത! യാമിനീ- സഞ്ചാരികളിതു ചെയ്തതു നിർണയം. ഞാനുമതിമൂഢനായ്ച്ചമഞ്ഞേൻ ബലാ- ലൂനം വരാ വിധിതന്മതമെന്നുമേ മിഥ്യയായ് വന്നുകൂടാമമ ഭാഷിതം സത്യപ്രധാനനല്ലോ നീയുമാകയാൽ. നല്ലതു വന്നു കൂടും മേലിൽ നിർണ്ണയം കല്യാണമായ് ശാപമോക്ഷവും നല്കൂവൻ............................1370 ശ്രീരാമപത്നിയെ രാവണൻ കൊണ്ടുപോ- യാരാമസീമനി വച്ചു കൊള്ളും ദൃഢം. രാവണഭൃത്യനായ് നീയും വരും ചിരം കേവലം നീയവനിഷ്ടനായും വരും രാഘവൻ വാനരസേനയുമായ് ചെന്നൊ- രാകുലമെന്നിയേ ലങ്കാപുരാന്തികേ നാലുപുറവും വളഞ്ഞിരിക്കുന്നൊരു- കാലമവസ്ഥയറിഞ്ഞു വന്നീടുവാൻ നിന്നെയയക്കും ദശാനനനന്നു നീ ചെന്നു വണങ്ങുക രാ‍മനെസ്സാദരം.........................1380 പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്- ച്ചെന്നു ദശമുഖൻ തന്നോടൂ ചൊല്ലുക രാവണനാത്മതത്ത്വോപദേശം ചെയ്തു ദേവപ്രിയനായ് വരും പുനരാശു നീ. രാക്ഷസഭാവമശേഷമുപേക്ഷിച്ചു സാക്ഷാൽ ദ്വിജത്വവും വന്നുകൂടും ദൃഢം.’ ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവൻ സത്യം തപോധനവാക്യം മനോഹരം. </poem> 91aavrp1hr9myz5lrta38m6j5rvpppm അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധാരംഭം 0 4372 246968 246556 2026-08-31T10:29:02Z ~2026-44247-58 13522 246968 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> വാനര സേനയും കണ്ടകമേബഹു- മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ യുദ്ധത്തിനായ് രജനീചരവീരരെ- സ്സത്വരം തത്ര വരുത്തി വാഴും വിധൌ രാവണനെക്കണ്ടു കോപിച്ചുരാഘവ- ദേവനും സൌമിത്രിയോടു വിൽ വാങ്ങിനാൻ പത്തുകിരീടവും കൈകളിരുപതും വൃത്രനോടൊത്ത ശരീരവും ശൌര്യവും പത്തു കിരീടങ്ങളും കുടയും നിമി- ഷാർദ്ധേന ഖണ്ഡിച്ചനേരത്തു രാവണൻ.........................1460 നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു ബാണത്തെ നോക്കി നോക്കിച്ചരിച്ചീടിനാൻ. മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ- രൊക്കവേ വന്നു തൊഴുതോരനന്തരം ‘യുദ്ധമേറ്റീടുവിൻ കോട്ടയിൽപ്പുക്കട- ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര നാം.’ ഭേരീമൃദംഗഢക്കാപണവാനാക- ദാരുണ ഗോമുഖാ‍ദ്യങ്ങൾ വാദ്യങ്ങളും വാരണാശ്വോഷ്ട്രഖരഹരി ശാർദ്ദൂല- സൈരിഭസ്യന്ദനമുഖ്യയാനങ്ങളിൽ......................1470 ഖഡ്ഗശൂലേഷുചാപപ്രാസാതോമര- മുൽഗരയഷ്ടി ശക്തിച്ഛുരികാദികൾ ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ- ടബ്ധികളദ്രികളുർവ്വിയും തൽക്ഷണ- മുദ്ധൂതമായിതു സത്യലോകത്തോളം വജ്രഹസ്താശയിൽ പുക്കാൻ പ്രഹസ്തനും വജ്രദംഷ്ട്രൻ തഥാ ദക്ഷിണദിക്കിലും ദുശ്ച്യവനാരിയാം മേഘനാദൻ തദാ പശ്ചിമഗോപുരദ്വാരി പുക്കീടിനാൻ...........................1480 മിത്ര വർഗ്ഗാമാത്യഭൃത്യജനത്തൊടു- മുത്തരദ്വാരി പുക്കാൻ ദശവക്ത്രനും നീലനും സേനയും പൂർവദിഗ്ഗോപുരേ ബാലിതനയനും ദക്ഷിണഗോപുരേ വായുതനയനും പശ്ചിമഗോപുരെ മാ‍യാമനുഷ്യനാമാദിനാരായണൻ മിത്രതനയസൌമിത്രീവിഭീഷണ- മിത്രസംയുക്തനായുത്തരദിക്കിലും ഇത്ഥമുറപ്പിച്ചു രാഘവരാവണ- യുദ്ധം പ്രവൃത്തമായ് വന്നു വിചിത്രമായ്..........................1490 ആയിരം കോടിമഹാകോടികളോടു- മായിരമർബുദമായിരം ശംഖങ്ങൾ ആയിരം പുഷ്പങ്ങളായിരം കല്പങ്ങ- ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങൾ ആയിരം ധൂളികളായിരമായിരം തോയാകരപ്രളയങ്ങളെന്നിങ്ങനെ സംഖ്യകളോടു കലർന്ന കപിബലം ലങ്കാപുരത്തെ വളഞ്ഞാലതിദ്രുതം. പൊട്ടിച്ചടർത്ത പാഷാണങ്ങളേക്കൊണ്ടും മുഷ്ടികൾകൊണ്ടും മുസലങ്ങളേക്കൊണ്ടും..........................1500 ഉർവ്വീരുഹം കൊണ്ടും ഉർവ്വീധരം കൊണ്ടും സർവതോ ലങ്കാപുരം തകർത്തീടിനാർ. കോട്ടമതിലും കിടങ്ങും തകർത്തൂടൻ കൂട്ടമിട്ടാർത്തുവിളിച്ചടുക്കുന്നേരം വൃഷ്ടിപോലെ ശരജാലം പൊഴിക്കയും വെട്ടുകൊണ്ടറ്റു പിളർന്നു കിടക്കയും അസ്ത്രങ്ങൾ ശസ്ത്രങ്ങൾ ചക്രങ്ങൾ ശാക്തിക- ളർദ്ധചന്ദ്രാകാരമായുള്ള പത്രികൾ ഖഡ്ഗങ്ങൾ ശൂലങ്ങൾ കുന്തങ്ങളീട്ടികൾ മുൽഗരപംക്തികൾ ഭിണ്ഡിപാലങ്ങളും........................1510 തോമരദണ്ഡം മുസലങ്ങൾ മുഷ്ടികൾ ചാമീകരപ്രഭപൂണ്ട ശതഘ്നികൾ ഉഗ്രങ്ങളായ വജ്രങ്ങളിവ കൊണ്ടു നിഗ്രഹിച്ചീടിനാർ നക്തഞ്ചരേന്ദ്രരും. ആർത്തി മുഴുത്തു ദശാസ്യനവസ്ഥകൾ പേർത്തുമറിവതിനായയച്ചീടിനാൻ ശാർദ്ദൂലനാദിയാം രാത്രിഞ്ചരന്മാരെ രാത്രിയിൽ ചെന്നാലവരും കപികളായ്. മർക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി- ച്ചുൽക്കടരോഷേണ കൊൽവാൻ തുടങ്ങുമ്പോൾ.....................1520 ആർത്തനാദം കേട്ടുരാഘവനും കരു- ണാർദ്രബുദ്ധ്യാ കൊടുത്താനഭയം ദ്രുതം. ചെന്നവരും ശുകസാരണരെപ്പോലെ ചൊന്നതു കേട്ടു വിഷാദേണ രാവണൻ മന്ത്രിച്ചുടൻ വിദ്യുജ്ജിഹ്വനുമായ് ദശ- കന്ധരൻ മൈഥിലി വാഴുമിടം പുക്കാൻ. രാമശിരസ്സും ധനുസ്സുമിതെന്നുടൻ വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാൻ ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു മായയാ നിർമ്മിച്ചു വച്ചതുകണ്ടപ്പോൾ.......................1530 സത്യമെന്നോർത്തു വിലാപിച്ചു മോഹിച്ചു മുഗ്ദ്ധാംഗി വീണുകിടക്കും ദശാന്തരേ വന്നൊരു ദൂതൻ വിരവൊടു രാവണൻ- തന്നേയും കൊണ്ടുപോന്നീടിനാനന്നേരം വൈദേഹി തന്നോടു ചൊന്നാൾ സരമയും: ‘ഖേദമശേഷമകലെക്കളക നീ എല്ലാം ചതിയെന്നു തേറീടിതൊക്കവേ നല്ലവണ്ണം വരും നാലുനാളുള്ളിലി- ങ്ങില്ലൊരു സംശയം കല്ല്യാണദേവതേ! വല്ലഭൻ കൊല്ലും ദശാസ്യനെ നിർണ്ണയം.............................1540 ഇത്ഥം സരമാസരസവാക്യം കേട്ടു ചിത്തം തെളിഞ്ഞിരുന്നീടിനാൾ സീതയും. മംഗലദേവതാവല്ലഭാജ്ഞാവശാ- ലംഗദൻ രാവണൻ തന്നോടൂ ചൊല്ലിനാൻ: ‘ഒന്നുകിൽ സീതയെ കൊണ്ടുവന്നെന്നുടെ മുന്നിലാമ്മാറൂവച്ചീടുക വൈകാതെ. യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി- ലത്തൽ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും രാക്ഷസസേനയും ലങ്കാനഗരവും രാക്ഷസരാജനാം നിന്നോടു കൂടവേ.......................1550 സംഹരിച്ചീടുവാൻ ബാണമെയ്തെന്നുള്ള സിംഹനാദം കേട്ടതില്ലയൊ രാവണ! ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാൻ? നാണം നിനക്കേതുമില്ലയോ മാനസേ?’ ഇത്ഥമധിക്ഷേപവാക്കുകൾ കേട്ടതി- ക്രുദ്ധനായോരു രാത്രീഞ്ചരവീരനും വൃത്രാരിപുത്രതനയനെക്കൊല്കെന്നു നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാൻ. ചെന്നു പിടിച്ചാർ നിശാചര വീരരും കൊന്നു ചുഴറ്റിയെറിഞ്ഞാൻ കപീന്ദ്രനും........................1560 പിന്നെയപ്രാസാദവും തകർത്തീടിനാ- നൊന്നു കുതിച്ചങ്ങുയർന്നു വേഗേന പോയ് മന്നവൻ തന്നെത്തൊഴുതു വൃത്താന്തങ്ങ‌- ളൊന്നൊഴിയാതെയുണർത്തിനാനംഗദൻ പിന്നെസ്സുഷേണൻ കുമുദൻ നളൻ ഗജൻ ധന്യൻ ഗവയൻ ഗവാക്ഷൻ മരുത്സുതൻ എന്നിവരാദിയാം വാനരവീരന്മാർ ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാർ. കല്ലും മലയും മരവും ധരിച്ചാശു നില്ലു നില്ലെന്നു പറഞ്ഞടുക്കുന്നേരം.......................1570 ബാണചാപങ്ങളും വാളും പരിചയും പ്രാണഭയം വരും വെണ്മഴു കുന്തവും ദണ്ഡങ്ങളും മുസലങ്ങൾ ഗദകളും ഭിണ്ഡിപാലങ്ങളും മുൽഗരജാലവും ചക്രങ്ങളും പരിഘങ്ങളുമീട്ടികൾ സുക്രചകങ്ങളും മറ്റുമിത്രാദികൾ ആയുദ്ധമെല്ലാമെടൂത്തു പിടിച്ചുകൊ- ണ്ടായോധനത്തിന്നടുത്താരരക്കരും. വാരണനാദവും വാജികൾ നാദവും തേരുകൾ നാദവും ന്ജാണൊലി നാദവും.....................1580/////////////////// രാക്ഷസരാർക്കയും സിംഹനാദങ്ങളും രൂക്ഷതയേറൂം കപികൾനിനാദവും തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു- മെങ്ങുമിടതൂർന്നു മാറ്റൊലിക്കൊണ്ടു തേ ജംഭാരിമുമ്പാം നിലിമ്പരും കിന്നര- കിം പുരുഷോരഗഗുഹ്യക സംഘവും ഗർന്ധർവ്വസിദ്ധവിദ്യാധരചാരണാ- ദ്യന്തരീക്ഷാന്തരേ സഞ്ചരിക്കും ജനം നാരദനാദികളായ മുനികളും ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാൻ...................1590 നാരികളോടൂം വിമാനയാനങ്ങളി- ലരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാർ. തുംഗനാമിന്ദ്രജിത്തേറ്റാനതുനേര- മംഗദൻ തന്നോടതിന്നു കപീന്ദ്രനും സുതനെക്കൊന്നു തേരും തകർത്താൻ മേഘ- നാദനും മറ്റൊരു തേരിലേറീടിനാൻ. മാരുതി തന്നെ വേൽകൊണ്ടു ചാട്ടീടിനാൻ ധീരനാകും ജംബുമാലി നിശാചരൻ സാരഥി തന്നോടു കൂടവേ മാരുതി തേരും തകർത്തവനെക്കൊന്നലറിനാൻ......................1600 മിത്രതനയൻ പ്രഹസ്തനോടേറ്റിതു മിത്രാരിയോടു വിഭീക്ഷണവീരനും നീലൻ നികുംഭനോടേറ്റാൻ തപനനെ- കാ‍ലപുരത്തിന്നയച്ചാൻ മഹാഗജൻ. ലക്ഷ്മണനേറ്റാൻ വിരൂപാക്ഷനോടഥ ലക്ഷ്മീപതിയാം രഘുത്തമൻ തന്നോടു ദക്ഷധ്വജാഗ്നിധ്വജാദികൾ പത്തുപേർ തൽക്ഷണേ പോർചെയ്തു പുക്കാർ സുരാ‍ലയം. വാനരന്മാർക്കു ജയം വന്നിതന്നേരം ഭാനുവും വാരിധിതന്നിൽ വീണീടിനാൻ...................1610 ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ- യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാൻ നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത രാഘവന്മാരേയും വാനരന്മാരെയും വന്ന കപികളെയും നരന്മാരെയു- മൊന്നൊഴിയാതെ ജയിച്ചേനിതെന്നവൻ വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു ചെന്നു ലങ്കാപുരം തന്നിൽ മേവീടിനാൻ. താപസവൃന്ദവും ദേവസമൂഹവും താപം കലർന്നു വിഭീഷണവീരനും.....................1620 ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ് മോഹിതന്മാരായ് മരുവും ദശാന്തരേ സപ്തദീപങ്ങളും സപ്താർണ്ണവങ്ങളും സപ്താചലങ്ങളുമുൾക്ഷോഭമാം വണ്ണം സപ്താശ്വകോടിതേജോമയനായ് സുവർ- ണ്ണാദ്രിപോലേ പവനാശനനാശനൻ അബ്ധിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു- ഗ്മോദ്ധൂതലോകത്രയത്തോടതിദ്രുതം നാഗാരി രാമപാദം വണങ്ങീടിനാൻ നാഗാസ്ത്രബന്ധനം തീർന്നിതു തൽക്ഷണേ......................1630 ശാഖാ മൃഗങ്ങളുമസ്ത്രനിർമ്മുക്തരായ് ശോകവും തീർന്നു തെളിഞ്ഞു വിളങ്ങിനാർ ഭക്തപ്രിയൻ മുദാപക്ഷിപ്രവരനെ ബദ്ധസമ്മോദമനുഗ്രഹം നൽകിനാൻ. കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു മേൽപ്പോട്ടു പോയ് മറഞ്ഞീടിനാൻ താർക്ഷ്യനും മുന്നേതിലും ബലവീര്യവേഗങ്ങൾ പൂ- ണ്ടുന്നതന്മാരാം കപിവരന്മാരെല്ലാം മന്നവൻ തൻ നിയോഗേന മരങ്ങളും കുന്നും മലയുമെടുത്തെറിഞ്ഞീടിനാർ....................1640 വന്നശത്രുക്കളെക്കൊന്നു മമാത്മജൻ മന്ദിരം പുക്കിരിക്കുന്നതിൽ മുന്നമേ വന്നാരവരുമിങ്ങെന്തൊരു വിസ്മയം നന്നുനന്നെത്രയുമെന്നേ പറയാവൂ. ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി’- തെന്നു ദശാ‍നനൻ ചെന്നോരനന്തരം ചെന്നു ദൂതന്മാരറിഞ്ഞു ദശാനനൻ തന്നോടു ചൊല്ലിനാർ വൃത്താന്തമൊക്കവേ. ‘വീര്യബലവേഗവിക്രമം കൈക്കൊണ്ടു സൂര്യാത്മജാദികളായ കപികുലം.....................1650 ഹസ്തങ്ങൾതോറുമലാതവും കൈക്കൊണ്ടു ഭിത്തിതന്നുത്തമാംഗത്തിന്മേൽ നില്കുന്നോർ നാണമുണ്ടെങ്കിൽ പുറത്തു പുറപ്പെടു- കാണുങ്ങളെങ്കിലെന്നാർത്തു പറകയും കേട്ടതില്ലെ ഭവാ’നെന്നവർ ചൊന്നതു കേട്ടു ദശാസ്യനും കോപേന ചൊല്ലിനാൻ: ‘മാനവന്മാരെയുമേറെ മദമുള്ള വാനരന്മാരെയും കൊന്നൊടുക്കീടുവാൻ പോകധൂമ്രാക്ഷൻ പടയോടു കൂടവേ വേഗേന യുദ്ധം ജയിച്ചു വരിക നീ’.......................1660 ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി- ക്രുദ്ധനാം ധൂമ്രാക്ഷനും നടന്നീടിനാൻ. ഉച്ചൈസ്ഥരമായ വാദ്യഘോഷത്തോടും പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാൻ മാരുതിയോടെതിർത്താനവനും ചെന്നു ദാരുണമായിതു യുദ്ധവുമെത്രയും. വേലസിവെണ്മഴു കുന്തം ശരാസനം ശൂലം മുസലം പരിഘഗദാദികൾ കൈക്കൊണ്ടു വാരണവാജിരഥങ്ങളി- ലുൾക്കരുത്തോടേറി രാക്ഷസവീരരും......................1670 കല്ലും മരവും മലയുമായ് പർവ്വത- തുല്യശരീരികളായ കപികളും തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ- ട്ടങ്ങുമിങ്ങും മഹാവീരരായുള്ളവർ. ചോരയുമാറായൊഴുകീ പലവഴി ശൂരപ്രവരനാം മാരുതി തൽക്ഷണേ ഉന്നതമായൊരു കുന്നിൻ കൊടുമുടി- തന്നെയടർത്തെടുത്തൊന്നെറിഞ്ഞീടിനാൻ. തേരിൽ നിന്നാശു ഗദയുമെടുത്തുടൻ- പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാൻ.......................1680 തേരും കുതിരകളും പൊടിയായിതു മാരുതിക്കുള്ളിൽ വർദ്ധിച്ചിതു കോപവും രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ- നാർത്തി മുഴുത്തതു കണ്ടു ധൂമ്രാക്ഷനും മാരുതിയെഗ്ഗദകൊണ്ടടിച്ചീടിനാൻ ധീരതയോ,ടതിനാകുലമെന്നിയേ പാരം വളർന്നൊരുകോപവിവശനായ് മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാൻ ധൂമ്രാക്ഷനേറുകൊണ്ടുമ്പർപുരത്തിങ്ക- ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാൻ. ശേഷിച്ച രാക്ഷസർ കോട്ടയിൽ പുക്കിതു ഘോഷിച്ചിതംഗനമാർ വിലാപങ്ങളും. വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാൻ: ‘വജ്രഹസ്താരി പ്രബലൻ മഹാബലൻ വജ്രദംഷ്ട്രൻ തന്നെ പോക യുദ്ധത്തിനായ് മാനുഷവാനരന്മാരെ ജയിച്ചഭി- മാനകീർത്ത്യാ വരികെ’ന്നയച്ചീടിനാൻ. ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു ശക്രാത്മജാത്മജനോടെതിർത്തീടിനാൻ ദുർന്നിമിത്തങ്ങളുണ്ടായതനാദൃത്യ ചെന്നു കപികളോടേറ്റു മഹാബലൻ വൃക്ഷശിലാശൈലവൃഷ്ടികൊണ്ടേറ്റവും രക്ഷോവരന്മാർ മരിച്ചു മഹാരണേ. ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു മർക്കടന്മാരും മരിച്ചാരസംഖ്യമായ്, പത്തംഗയുക്തമായുള്ള പെരുമ്പട നക്തഞ്ചരന്മാർക്കു നഷ്ടമായ് വന്നിതു രക്തനദികളൊലിച്ചു പലവഴി നൃത്തം തുടങ്ങി കബന്ധങ്ങളും ബലാൽ താരേയനും വജ്രദംഷ്ട്രനും തങ്ങളിൽ ഘോരമായേറ്റം പിണങ്ങിനിൽക്കും വിധൌ വാളും പറീച്ചുടൻ വജ്രദംഷ്ട്രൻ ഗള- നാദം മുറിച്ചെറിഞ്ഞീടിനാനംഗദൻ. അക്കഥകേട്ടാശു നക്തഞ്ചരാധിപൻ ഉൾക്കരുത്തേറുമകമ്പനൻ തന്നെയും വൻപടയോടുമയച്ചാനതു നേരം കമ്പമുണ്ടായിതു മേദിനിക്കന്നേരം ദുശ്ച്യവനാരിപ്രവരനകമ്പനൻ പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാൻ. വായു തനയനോടേറ്റവനും നിജ- കായം വെടിഞ്ഞു കാലാലയം മേവിനാൻ. മാരുതിയെ സ്തുതിച്ചു മാലോകരും പാരം ഭയം പെരുത്തു ദശകണ്ഠനും സഞ്ചരിച്ചാൻ നിജ രാക്ഷസസേനയിൽ പഞ്ചദ്വയാസ്യനും കണ്ടാനതുനേരം രാമേശ്വരത്തോടു സേതുവിന്മേലുമാ- രാമദേശാന്തം സുബേലാചലോപരി വാനരസേന പരന്നതും കൊട്ടക- ലൂനമായ് വന്നതും കണ്ടോരനന്തരം ‘ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെ’ന്നു കല്പിച്ചനേരമവൻ വന്നു കൂപ്പിനാൻ ‘നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ നാകയകന്മാർ പടക്കാരുമില്ലായ്കയോ? ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ- ക്കൊല്ലുന്നതും കണ്ടീങ്ങിരിക്കയില്ലിങ്ങു നാം. ഞാനോ ഭവാനോ കനിഷ്ഠനോ പോർ ചെയ്തു മാനുഷവാനരന്മാരെയൊടുക്കുവാൻ പോകുന്നതാരെന്നു ചൊൽ’കെന്നു കേട്ടവൻ ‘പോകുന്നതിന്നു ഞാ’നെന്നു കൈകൂപ്പിനാൻ തന്നുടെ മന്ത്രികൾ നാലുപേരുള്ളവർ ചെന്നു നാലംഗപ്പടയും വരുത്തിനാർ. നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ- മാലംബനാം പ്രഹസ്തൻ മഹാരഥൻ. കുംഭഹനും മഹാനാദനും ദുർമ്മുഖൻ ജംഭാരി വൈരിയാം വീരൻ സമുന്നതൻ ഇങ്ങനെയുള്ളൊരു മന്ത്രികൾ നാല്വരും തിങ്ങിന വൻപടയോടും നടന്നിതു. ദുർന്നിമിത്തങ്ങളുണ്ടായിതു കണ്ടവൻ- തന്നകതാരിലുറച്ചു സന്നദ്ധനായ് പൂർവപുരദ്വാരദേശേപുറപ്പെട്ടു പാവകപുത്രനോടേറ്റോരനന്തരം മർക്കടന്മാർ ശിലാവൃക്ഷാചലം കൊണ്ടു രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാർ ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങൾ മർക്കടന്മാർക്കുമേറ്റൊക്കെമരിക്കുന്നു. ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു രക്തംനദികളായൊക്കെയൊലിക്കുന്നു. അംഭോജസംഭവനന്ദനൻ ജാംബവാൻ കുംഭഹനുവിനേയും ദുർമ്മുഖനേയും കൊന്നുമഹാനാദനേയും സമുന്നതൻ- തന്നെയും പിന്നെ പ്രഹസ്തൻ മഹാരഥൻ നീലനോടേറ്റുടൻ ദ്വന്ദയുദ്ധം ചെയ്തു കാലപുരിപുക്കിരുന്നരുളീടിനാൻ. സേനാപതിയും പടയും മരിച്ചതു മാനിയാം രാവണൻ കേട്ടു കോപാന്ധനായ്. </poem> dbnquq7lb91irhs7ri0rft5m1r95umy 246969 246968 2026-08-31T10:47:58Z ~2026-44247-58 13522 246969 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> വാനര സേനയും കണ്ടകമേബഹു- മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ യുദ്ധത്തിനായ് രജനീചരവീരരെ- സ്സത്വരം തത്ര വരുത്തി വാഴും വിധൌ രാവണനെക്കണ്ടു കോപിച്ചുരാഘവ- ദേവനും സൌമിത്രിയോടു വിൽ വാങ്ങിനാൻ പത്തുകിരീടവും കൈകളിരുപതും വൃത്രനോടൊത്ത ശരീരവും ശൌര്യവും പത്തു കിരീടങ്ങളും കുടയും നിമി- ഷാർദ്ധേന ഖണ്ഡിച്ചനേരത്തു രാവണൻ.........................1460 നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു ബാണത്തെ നോക്കി നോക്കിച്ചരിച്ചീടിനാൻ. മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ- രൊക്കവേ വന്നു തൊഴുതോരനന്തരം ‘യുദ്ധമേറ്റീടുവിൻ കോട്ടയിൽപ്പുക്കട- ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര നാം.’ ഭേരീമൃദംഗഢക്കാപണവാനാക- ദാരുണ ഗോമുഖാ‍ദ്യങ്ങൾ വാദ്യങ്ങളും വാരണാശ്വോഷ്ട്രഖരഹരി ശാർദ്ദൂല- സൈരിഭസ്യന്ദനമുഖ്യയാനങ്ങളിൽ......................1470 ഖഡ്ഗശൂലേഷുചാപപ്രാസാതോമര- മുൽഗരയഷ്ടി ശക്തിച്ഛുരികാദികൾ ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ- ടബ്ധികളദ്രികളുർവ്വിയും തൽക്ഷണ- മുദ്ധൂതമായിതു സത്യലോകത്തോളം വജ്രഹസ്താശയിൽ പുക്കാൻ പ്രഹസ്തനും വജ്രദംഷ്ട്രൻ തഥാ ദക്ഷിണദിക്കിലും ദുശ്ച്യവനാരിയാം മേഘനാദൻ തദാ പശ്ചിമഗോപുരദ്വാരി പുക്കീടിനാൻ...........................1480 മിത്ര വർഗ്ഗാമാത്യഭൃത്യജനത്തൊടു- മുത്തരദ്വാരി പുക്കാൻ ദശവക്ത്രനും നീലനും സേനയും പൂർവദിഗ്ഗോപുരേ ബാലിതനയനും ദക്ഷിണഗോപുരേ വായുതനയനും പശ്ചിമഗോപുരെ മാ‍യാമനുഷ്യനാമാദിനാരായണൻ മിത്രതനയസൌമിത്രീവിഭീഷണ- മിത്രസംയുക്തനായുത്തരദിക്കിലും ഇത്ഥമുറപ്പിച്ചു രാഘവരാവണ- യുദ്ധം പ്രവൃത്തമായ് വന്നു വിചിത്രമായ്..........................1490 ആയിരം കോടിമഹാകോടികളോടു- മായിരമർബുദമായിരം ശംഖങ്ങൾ ആയിരം പുഷ്പങ്ങളായിരം കല്പങ്ങ- ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങൾ ആയിരം ധൂളികളായിരമായിരം തോയാകരപ്രളയങ്ങളെന്നിങ്ങനെ സംഖ്യകളോടു കലർന്ന കപിബലം ലങ്കാപുരത്തെ വളഞ്ഞാലതിദ്രുതം. പൊട്ടിച്ചടർത്ത പാഷാണങ്ങളേക്കൊണ്ടും മുഷ്ടികൾകൊണ്ടും മുസലങ്ങളേക്കൊണ്ടും..........................1500 ഉർവ്വീരുഹം കൊണ്ടും ഉർവ്വീധരം കൊണ്ടും സർവതോ ലങ്കാപുരം തകർത്തീടിനാർ. കോട്ടമതിലും കിടങ്ങും തകർത്തൂടൻ കൂട്ടമിട്ടാർത്തുവിളിച്ചടുക്കുന്നേരം വൃഷ്ടിപോലെ ശരജാലം പൊഴിക്കയും വെട്ടുകൊണ്ടറ്റു പിളർന്നു കിടക്കയും അസ്ത്രങ്ങൾ ശസ്ത്രങ്ങൾ ചക്രങ്ങൾ ശാക്തിക- ളർദ്ധചന്ദ്രാകാരമായുള്ള പത്രികൾ ഖഡ്ഗങ്ങൾ ശൂലങ്ങൾ കുന്തങ്ങളീട്ടികൾ മുൽഗരപംക്തികൾ ഭിണ്ഡിപാലങ്ങളും........................1510 തോമരദണ്ഡം മുസലങ്ങൾ മുഷ്ടികൾ ചാമീകരപ്രഭപൂണ്ട ശതഘ്നികൾ ഉഗ്രങ്ങളായ വജ്രങ്ങളിവ കൊണ്ടു നിഗ്രഹിച്ചീടിനാർ നക്തഞ്ചരേന്ദ്രരും. ആർത്തി മുഴുത്തു ദശാസ്യനവസ്ഥകൾ പേർത്തുമറിവതിനായയച്ചീടിനാൻ ശാർദ്ദൂലനാദിയാം രാത്രിഞ്ചരന്മാരെ രാത്രിയിൽ ചെന്നാലവരും കപികളായ്. മർക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി- ച്ചുൽക്കടരോഷേണ കൊൽവാൻ തുടങ്ങുമ്പോൾ.....................1520 ആർത്തനാദം കേട്ടുരാഘവനും കരു- ണാർദ്രബുദ്ധ്യാ കൊടുത്താനഭയം ദ്രുതം. ചെന്നവരും ശുകസാരണരെപ്പോലെ ചൊന്നതു കേട്ടു വിഷാദേണ രാവണൻ മന്ത്രിച്ചുടൻ വിദ്യുജ്ജിഹ്വനുമായ് ദശ- കന്ധരൻ മൈഥിലി വാഴുമിടം പുക്കാൻ. രാമശിരസ്സും ധനുസ്സുമിതെന്നുടൻ വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാൻ ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു മായയാ നിർമ്മിച്ചു വച്ചതുകണ്ടപ്പോൾ.......................1530 സത്യമെന്നോർത്തു വിലാപിച്ചു മോഹിച്ചു മുഗ്ദ്ധാംഗി വീണുകിടക്കും ദശാന്തരേ വന്നൊരു ദൂതൻ വിരവൊടു രാവണൻ- തന്നേയും കൊണ്ടുപോന്നീടിനാനന്നേരം വൈദേഹി തന്നോടു ചൊന്നാൾ സരമയും: ‘ഖേദമശേഷമകലെക്കളക നീ എല്ലാം ചതിയെന്നു തേറീടിതൊക്കവേ നല്ലവണ്ണം വരും നാലുനാളുള്ളിലി- ങ്ങില്ലൊരു സംശയം കല്ല്യാണദേവതേ! വല്ലഭൻ കൊല്ലും ദശാസ്യനെ നിർണ്ണയം.............................1540 ഇത്ഥം സരമാസരസവാക്യം കേട്ടു ചിത്തം തെളിഞ്ഞിരുന്നീടിനാൾ സീതയും. മംഗലദേവതാവല്ലഭാജ്ഞാവശാ- ലംഗദൻ രാവണൻ തന്നോടൂ ചൊല്ലിനാൻ: ‘ഒന്നുകിൽ സീതയെ കൊണ്ടുവന്നെന്നുടെ മുന്നിലാമ്മാറൂവച്ചീടുക വൈകാതെ. യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി- ലത്തൽ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും രാക്ഷസസേനയും ലങ്കാനഗരവും രാക്ഷസരാജനാം നിന്നോടു കൂടവേ.......................1550 സംഹരിച്ചീടുവാൻ ബാണമെയ്തെന്നുള്ള സിംഹനാദം കേട്ടതില്ലയൊ രാവണ! ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാൻ? നാണം നിനക്കേതുമില്ലയോ മാനസേ?’ ഇത്ഥമധിക്ഷേപവാക്കുകൾ കേട്ടതി- ക്രുദ്ധനായോരു രാത്രീഞ്ചരവീരനും വൃത്രാരിപുത്രതനയനെക്കൊല്കെന്നു നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാൻ. ചെന്നു പിടിച്ചാർ നിശാചര വീരരും കൊന്നു ചുഴറ്റിയെറിഞ്ഞാൻ കപീന്ദ്രനും........................1560 പിന്നെയപ്രാസാദവും തകർത്തീടിനാ- നൊന്നു കുതിച്ചങ്ങുയർന്നു വേഗേന പോയ് മന്നവൻ തന്നെത്തൊഴുതു വൃത്താന്തങ്ങ‌- ളൊന്നൊഴിയാതെയുണർത്തിനാനംഗദൻ പിന്നെസ്സുഷേണൻ കുമുദൻ നളൻ ഗജൻ ധന്യൻ ഗവയൻ ഗവാക്ഷൻ മരുത്സുതൻ എന്നിവരാദിയാം വാനരവീരന്മാർ ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാർ. കല്ലും മലയും മരവും ധരിച്ചാശു നില്ലു നില്ലെന്നു പറഞ്ഞടുക്കുന്നേരം.......................1570 ബാണചാപങ്ങളും വാളും പരിചയും പ്രാണഭയം വരും വെണ്മഴു കുന്തവും ദണ്ഡങ്ങളും മുസലങ്ങൾ ഗദകളും ഭിണ്ഡിപാലങ്ങളും മുൽഗരജാലവും ചക്രങ്ങളും പരിഘങ്ങളുമീട്ടികൾ സുക്രചകങ്ങളും മറ്റുമിത്രാദികൾ ആയുദ്ധമെല്ലാമെടൂത്തു പിടിച്ചുകൊ- ണ്ടായോധനത്തിന്നടുത്താരരക്കരും. വാരണനാദവും വാജികൾ നാദവും തേരുകൾ നാദവും ഞാണൊലി നാദവും.....................1580 രാക്ഷസരാർക്കയും സിംഹനാദങ്ങളും രൂക്ഷതയേറൂം കപികൾനിനാദവും തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു- മെങ്ങുമിടതൂർന്നു മാറ്റൊലിക്കൊണ്ടു തേ ജംഭാരിമുമ്പാം നിലിമ്പരും കിന്നര- കിം പുരുഷോരഗഗുഹ്യക സംഘവും ഗർന്ധർവ്വസിദ്ധവിദ്യാധരചാരണാ- ദ്യന്തരീക്ഷാന്തരേ സഞ്ചരിക്കും ജനം നാരദനാദികളായ മുനികളും ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാൻ...................1590 നാരികളോടൂം വിമാനയാനങ്ങളി- ലരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാർ. തുംഗനാമിന്ദ്രജിത്തേറ്റാനതുനേര- മംഗദൻ തന്നോടതിന്നു കപീന്ദ്രനും സുതനെക്കൊന്നു തേരും തകർത്താൻ മേഘ- നാദനും മറ്റൊരു തേരിലേറീടിനാൻ. മാരുതി തന്നെ വേൽകൊണ്ടു ചാട്ടീടിനാൻ ധീരനാകും ജംബുമാലി നിശാചരൻ സാരഥി തന്നോടു കൂടവേ മാരുതി തേരും തകർത്തവനെക്കൊന്നലറിനാൻ......................1600 മിത്രതനയൻ പ്രഹസ്തനോടേറ്റിതു മിത്രാരിയോടു വിഭീക്ഷണവീരനും നീലൻ നികുംഭനോടേറ്റാൻ തപനനെ- കാ‍ലപുരത്തിന്നയച്ചാൻ മഹാഗജൻ. ലക്ഷ്മണനേറ്റാൻ വിരൂപാക്ഷനോടഥ ലക്ഷ്മീപതിയാം രഘുത്തമൻ തന്നോടു ദക്ഷധ്വജാഗ്നിധ്വജാദികൾ പത്തുപേർ തൽക്ഷണേ പോർചെയ്തു പുക്കാർ സുരാ‍ലയം. വാനരന്മാർക്കു ജയം വന്നിതന്നേരം ഭാനുവും വാരിധിതന്നിൽ വീണീടിനാൻ...................1610 ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ- യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാൻ നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത രാഘവന്മാരേയും വാനരന്മാരെയും വന്ന കപികളെയും നരന്മാരെയു- മൊന്നൊഴിയാതെ ജയിച്ചേനിതെന്നവൻ വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു ചെന്നു ലങ്കാപുരം തന്നിൽ മേവീടിനാൻ. താപസവൃന്ദവും ദേവസമൂഹവും താപം കലർന്നു വിഭീഷണവീരനും.....................1620 ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ് മോഹിതന്മാരായ് മരുവും ദശാന്തരേ സപ്തദീപങ്ങളും സപ്താർണ്ണവങ്ങളും സപ്താചലങ്ങളുമുൾക്ഷോഭമാം വണ്ണം സപ്താശ്വകോടിതേജോമയനായ് സുവർ- ണ്ണാദ്രിപോലേ പവനാശനനാശനൻ അബ്ധിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു- ഗ്മോദ്ധൂതലോകത്രയത്തോടതിദ്രുതം നാഗാരി രാമപാദം വണങ്ങീടിനാൻ നാഗാസ്ത്രബന്ധനം തീർന്നിതു തൽക്ഷണേ......................1630 ശാഖാ മൃഗങ്ങളുമസ്ത്രനിർമ്മുക്തരായ് ശോകവും തീർന്നു തെളിഞ്ഞു വിളങ്ങിനാർ ഭക്തപ്രിയൻ മുദാപക്ഷിപ്രവരനെ ബദ്ധസമ്മോദമനുഗ്രഹം നൽകിനാൻ. കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു മേൽപ്പോട്ടു പോയ് മറഞ്ഞീടിനാൻ താർക്ഷ്യനും മുന്നേതിലും ബലവീര്യവേഗങ്ങൾ പൂ- ണ്ടുന്നതന്മാരാം കപിവരന്മാരെല്ലാം മന്നവൻ തൻ നിയോഗേന മരങ്ങളും കുന്നും മലയുമെടുത്തെറിഞ്ഞീടിനാർ....................1640 വന്നശത്രുക്കളെക്കൊന്നു മമാത്മജൻ മന്ദിരം പുക്കിരിക്കുന്നതിൽ മുന്നമേ വന്നാരവരുമിങ്ങെന്തൊരു വിസ്മയം നന്നുനന്നെത്രയുമെന്നേ പറയാവൂ. ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി’- തെന്നു ദശാ‍നനൻ ചെന്നോരനന്തരം ചെന്നു ദൂതന്മാരറിഞ്ഞു ദശാനനൻ തന്നോടു ചൊല്ലിനാർ വൃത്താന്തമൊക്കവേ. ‘വീര്യബലവേഗവിക്രമം കൈക്കൊണ്ടു സൂര്യാത്മജാദികളായ കപികുലം.....................1650 ഹസ്തങ്ങൾതോറുമലാതവും കൈക്കൊണ്ടു ഭിത്തിതന്നുത്തമാംഗത്തിന്മേൽ നില്കുന്നോർ നാണമുണ്ടെങ്കിൽ പുറത്തു പുറപ്പെടു- കാണുങ്ങളെങ്കിലെന്നാർത്തു പറകയും കേട്ടതില്ലെ ഭവാ’നെന്നവർ ചൊന്നതു കേട്ടു ദശാസ്യനും കോപേന ചൊല്ലിനാൻ: ‘മാനവന്മാരെയുമേറെ മദമുള്ള വാനരന്മാരെയും കൊന്നൊടുക്കീടുവാൻ പോകധൂമ്രാക്ഷൻ പടയോടു കൂടവേ വേഗേന യുദ്ധം ജയിച്ചു വരിക നീ’.......................1660 ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി- ക്രുദ്ധനാം ധൂമ്രാക്ഷനും നടന്നീടിനാൻ. ഉച്ചൈസ്ഥരമായ വാദ്യഘോഷത്തോടും പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാൻ മാരുതിയോടെതിർത്താനവനും ചെന്നു ദാരുണമായിതു യുദ്ധവുമെത്രയും. വേലസിവെണ്മഴു കുന്തം ശരാസനം ശൂലം മുസലം പരിഘഗദാദികൾ കൈക്കൊണ്ടു വാരണവാജിരഥങ്ങളി- ലുൾക്കരുത്തോടേറി രാക്ഷസവീരരും......................1670 കല്ലും മരവും മലയുമായ് പർവ്വത- തുല്യശരീരികളായ കപികളും തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ- ട്ടങ്ങുമിങ്ങും മഹാവീരരായുള്ളവർ. ചോരയുമാറായൊഴുകീ പലവഴി ശൂരപ്രവരനാം മാരുതി തൽക്ഷണേ ഉന്നതമായൊരു കുന്നിൻ കൊടുമുടി- തന്നെയടർത്തെടുത്തൊന്നെറിഞ്ഞീടിനാൻ. തേരിൽ നിന്നാശു ഗദയുമെടുത്തുടൻ- പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാൻ.......................1680 തേരും കുതിരകളും പൊടിയായിതു മാരുതിക്കുള്ളിൽ വർദ്ധിച്ചിതു കോപവും രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ- നാർത്തി മുഴുത്തതു കണ്ടു ധൂമ്രാക്ഷനും മാരുതിയെഗ്ഗദകൊണ്ടടിച്ചീടിനാൻ ധീരതയോടതിനാകുലമെന്നിയേ പാരം വളർന്നൊരുകോപവിവശനായ് മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാൻ ധൂമ്രാക്ഷനേറുകൊണ്ടുമ്പർപുരത്തിങ്ക- ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാൻ.........................1690 ശേഷിച്ച രാക്ഷസർ കോട്ടയിൽ പുക്കിതു ഘോഷിച്ചിതംഗനമാർ വിലാപങ്ങളും. വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാൻ: ‘വജ്രഹസ്താരി പ്രബലൻ മഹാബലൻ വജ്രദംഷ്ട്രൻ തന്നെ പോക യുദ്ധത്തിനായ് മാനുഷവാനരന്മാരെ ജയിച്ചഭി- മാനകീർത്ത്യാ വരികെ’ന്നയച്ചീടിനാൻ. ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു ശക്രാത്മജാത്മജനോടെതിർത്തീടിനാൻ.....................1700 ദുർന്നിമിത്തങ്ങളുണ്ടായതനാദൃത്യ ചെന്നു കപികളോടേറ്റു മഹാബലൻ വൃക്ഷശിലാശൈലവൃഷ്ടികൊണ്ടേറ്റവും രക്ഷോവരന്മാർ മരിച്ചു മഹാരണേ. ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു മർക്കടന്മാരും മരിച്ചാരസംഖ്യമായ്, പത്തംഗയുക്തമായുള്ള പെരുമ്പട നക്തഞ്ചരന്മാർക്കു നഷ്ടമായ് വന്നിതു രക്തനദികളൊലിച്ചു പലവഴി നൃത്തം തുടങ്ങി കബന്ധങ്ങളും ബലാൽ......................1710 താരേയനും വജ്രദംഷ്ട്രനും തങ്ങളിൽ ഘോരമായേറ്റം പിണങ്ങിനിൽക്കും വിധൌ വാളും പറീച്ചുടൻ വജ്രദംഷ്ട്രൻ ഗള- നാദം മുറിച്ചെറിഞ്ഞീടിനാനംഗദൻ. അക്കഥകേട്ടാശു നക്തഞ്ചരാധിപൻ ഉൾക്കരുത്തേറുമകമ്പനൻ തന്നെയും വൻപടയോടുമയച്ചാനതു നേരം കമ്പമുണ്ടായിതു മേദിനിക്കന്നേരം ദുശ്ച്യവനാരിപ്രവരനകമ്പനൻ പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാൻ......................1720 വായു തനയനോടേറ്റവനും നിജ- കായം വെടിഞ്ഞു കാലാലയം മേവിനാൻ. മാരുതിയെ സ്തുതിച്ചു മഹാലോകരും പാരം ഭയം പെരുത്തു ദശകണ്ഠനും സഞ്ചരിച്ചാൻ നിജ രാക്ഷസസേനയിൽ പഞ്ചദ്വയാസ്യനും കണ്ടാനതുനേരം രാമേശ്വരത്തോടു സേതുവിന്മേലുമാ- രാമദേശാന്തം സുബേലാചലോപരി വാനരസേന പരന്നതും കൊട്ടക- ലൂനമായ് വന്നതും കണ്ടോരനന്തരം..................1730 ‘ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെ’ന്നു കല്പിച്ചനേരമവൻ വന്നു കൂപ്പിനാൻ ‘നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ നാകയകന്മാർ പടയ്കാരുമില്ലായ്കയോ? ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ- ക്കൊല്ലുന്നതും കണ്ടിരിക്കയില്ലിയിങ്ങു നാം. ഞാനോ ഭവാനോ കനിഷ്ഠനോ പോർ ചെയ്തു മാനുഷവാനരന്മാരെയൊടുക്കുവാൻ പോകുന്നതാരെന്നു ചൊൽ’കെന്നു കേട്ടവൻ ‘പോകുന്നതിന്നു ഞാ’നെന്നു കൈകൂപ്പിനാൻ............................1740 തന്നുടെ മന്ത്രികൾ നാലുപേരുള്ളവർ ചെന്നു നാലംഗപ്പടയും വരുത്തിനാർ. നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ- മാലംബനമാം പ്രഹസ്തൻ മഹാരഥൻ. കുംഭഹനും മഹാനാദനും ദുർമ്മുഖൻ ജംഭാരി വൈരിയാം വീരൻ സമുന്നതൻ ഇങ്ങനെയുള്ളൊരു മന്ത്രികൾ നാൽവരും തിങ്ങിന വൻപടയോടും നടന്നിതു. ദുർന്നിമിത്തങ്ങളുണ്ടായിതു കണ്ടവൻ- തന്നകതാരിലുറച്ചു സന്നദ്ധനായ്.......................1750 പൂർവപുരദ്വാരദേശേപുറപ്പെട്ടു പാവകപുത്രനോടേറ്റോരനന്തരം മർക്കടന്മാർ ശിലാവൃക്ഷാചലം കൊണ്ടു രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാർ ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങൾ മർക്കടന്മാർക്കുമേറ്റൊക്കെമരിക്കുന്നു. ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു രക്തംനദികളായൊക്കെയൊലിക്കുന്നു. അംഭോജസംഭവനന്ദനൻ ജാംബവാൻ കുംഭഹനുവിനേയും ദുർമ്മുഖനേയും..........................1760 കൊന്നുമഹാനാദനേയും സമുന്നതൻ- തന്നെയും പിന്നെ പ്രഹസ്തൻ മഹാരഥൻ നീലനോടേറ്റുടൻ ദ്വന്ദയുദ്ധം ചെയ്തു കാലപുരിപുക്കിരുന്നരുളീടിനാൻ. സേനാപതിയും പടയും മരിച്ചതു മാനിയാം രാവണൻ കേട്ടു കോപാന്ധനായ്. </poem> dbcuh8y6tucerjcu293nwpnnrlp76j7 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/യുദ്ധത്തിൽ രാവണന്റെ പുറപ്പാട് 0 4373 246970 246558 2026-08-31T11:13:14Z ~2026-44247-58 13522 246970 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. നമ്മോടുകൂടെയുള്ളോർകൾ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ’നവൻ.....................1770 വെണ്മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരിൽക്കരേറിനാൻ ആലവട്ടങ്ങളും വെൺചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളും ആയിരം വാജികളെക്കൊണ്ടുപൂട്ടിയ വായുവേഗം പൂണ്ടതേരിൽ കരയേറി മേരുശീഖരങ്ങൾ പോലെകിരീടങ്ങൾ ഹാരങ്ങളാദിയാമാഭരണങ്ങളും പത്തുമുഖവുമിരുപതു കൈകളും ഹസ്തങ്ങളിൽ ചാപബാണായുദ്ധങ്ങളും......................1780 നീലാദ്രിപോലെ നിശാചരനായകൻ കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാൻ. ലങ്കയിലുള്ളമഹാരഥരന്മാരെല്ലാം ശങ്കാരഹിതം പുറപ്പെട്ടാരന്നേരം. മക്കളും മന്ത്രിമാർ തമ്പിമാരും മരു- മക്കളും ബന്ധുക്കളും സൈന്യപാലരും തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള മുഖ്യമാം ഗോപുരത്തോടെ തെരുതെരെ വിക്രമമേറിയ നക്തഞ്ചരന്മാരെ യൊക്കെപ്പുരോഭുവി കണ്ടു രഘുവരൻ......................1790 മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ മന്ദം വിഭീഷണൻ തന്നോടരുൾ ചെയ്തു: ‘നല്ലവീരന്മാർ വരുന്നതു കാണെടോ! ചൊല്ലേണമെന്നോടിവരെയഥാഗുണം‘ എന്നതു കേട്ടുവിഭീഷണരാഘവൻ- തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ: ബാണചാപത്തോടുബാലാർക്ക കാന്തി പൂ- ണ്ടാനക്കഴൂത്തിൽ വരുന്നതകമ്പനൻ സിംഹധ്വജം പൂണ്ടതേരിൽ കരയേറി സിംഹപരാക്രമൻ ബാണചാപത്തൊടും........................1800 വന്നവനിന്ദ്രജിത്താകിയ രാവണ- നന്ദനൻ നമ്മെ മുന്നം ജയിച്ചാനവൻ ആയോധനത്തിനു ബാണചാപങ്ങൾ പൂ- ണ്ടായതമായൊരു തേരിൽ കരയേറി കായം വളർന്നു വിഭൂഷണം പൂണ്ടതി- കായൻ വരുന്നതു രാവണൻ തത്മകൻ പൊന്നണിഞ്ഞാനക്കഴുത്തിൽ വരുന്നവ- നുന്നതനേറ്റം മഹോദര മന്നവ! വാജിമേലേറിപ്പരിഘം തിരിപ്പവ- നാജി ശൂരേന്ദ്രൻ വിശാലൻ നരാന്തകൻ....................1810 വെള്ളെരുതിൻ മുകളേറി ത്രിശൂലവും തുള്ളിച്ചിരിക്കുന്നവൻ ത്രിശിരസ്സല്ലോ രാവണൻ തന്മകൻ മറ്റേതിനങ്ങേതു ദേവാന്തകൻ തേരിൽ വന്നിതു മന്നവ! കുംഭകർണ്ണാത്മജൻ കുംഭമങ്ങേതവൻ തമ്പി നികുംഭൻ പരിഘായുധനല്ലോ. ദേവകുലാന്തകനാകിയ രാവണ- നേവരോടൂം നമ്മെ വെൽവാൻ പുറപ്പെട്ടു.‘ ഇത്ഥം വിഭീഷണൻ ചൊന്നതു കേട്ടതി- നുത്തരം രാഘവൻ താനുമരുൾ ചെയ്തു:...................1820 ‘യുദ്ധേ ദശമുഖനെക്കൊലചെയ്തുടൻ ചിത്തകോപം കളഞ്ഞീടുവതിന്നു ഞാൻ‘ എന്നരുളി ചെയ്തു നിന്നരുളുന്നേരം വന്ന പടയോടു ചൊന്നാൻ ദശാസ്യനും: ‘എല്ലാവരും നാമൊഴിച്ചു പോന്നാലവർ ചെല്ലുമകത്തു കടന്നൊരുഭാഗമേ പാർത്തു ശത്രുക്കൾ കടന്നുകൊള്ളും മുന്നേ കാത്തുകൊൾവിൻ നിങ്ങൾ ചെന്നു ലങ്കാപുരം. യുദ്ധത്തിനിന്നു ഞാൻ പോരുമിവരോടൂ ശക്തിയില്ലായ്കയില്ലിതിനേതുമേ.’.........................1830 ഏവം നിയോഗിച്ചനേരം നിശാചരരേവരും ചെന്നു ലങ്കാപുരം മേവിനാർ. വൃന്ദാദികാരാതി രാവണൻ വാ‍നര- വൃന്ദത്തെയെയ്തുയ്യ്തു തള്ളിവിട്ടീടിനാൻ. വാനരേന്ദ്രന്മാരഭയം തരികെന്നു മാനവേന്ദ്രൻ കാൽക്കൽ വീണിരന്നീടിനാർ വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ- സല്യാതനയനും പോരിനൊരുമിച്ചാൻ. ‘വമ്പനായുള്ളോരിവനോടു പോരിനു മുമ്പിലടിയനനുഗ്രഹം നൽകണം‘.....................1840 എന്നുസൌമിത്രിയും ചെന്നിരന്നീടിനാൻ മന്നവൻ താനുമരുൾ ചെയ്തതിന്നേരം: വൃത്രാരിയും പോരിൽ വിവസ്ത്രനായ് വരും നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ മായയുമുണ്ടേറ്റം നിശാചരർക്കേറ്റവും ന്യായവുമൊണ്ടിവർക്കാർക്കുമൊരിക്കലും ചന്ദ്രചൂഡപ്രിയനാകെയുമുണ്ടവൻ ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു ചെല്ലേണമല്ലൊ കലഹത്തിനെ’ന്നെല്ലാം...................1850 ശിക്ഷിച്ചരുൾചെയ്തയച്ചോരനന്തരം ലക്ഷ്മണനും തൊഴുതാശു പിൻ വാങ്ങിനാൻ ജാനകിചോരനെക്കണ്ടൊരു നേരത്തു വാനരനായകനായൊരു മാരുതി തേർത്തടം തന്നിൽ കുതിച്ചു വീണീടിനാ- നാർത്തനായ് വന്നു നിശാചരനാഥനും. ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു; രക്ഷോവരനോടൂമാരുതപുത്രനും: നിർജ്ജരന്മാരേയും താപസന്മാരേയും സജ്ജനമായ മറ്റുള്ള ജനത്തേയും.......................1860 നിത്യമുപദ്രവുക്കുന്നനിനക്കു വ- ന്നെത്തുമാപത്തു കപികുലത്താലെടോ! നിന്നേയടീച്ചുകൊൽ വാൻ വന്നുനിൽക്കുന്നൊ- രെന്നെയൊഴിച്ചുകൊൽ വീരനെന്നാകിൽ നീ വിക്രമമേറിയ നിന്നുടെ പുത്രനാ- മക്ഷകുമാരനെക്കൊന്നതു ഞാനെടോ.’ എന്നുപറഞ്ഞോന്നടിച്ചാൻ കപീ‍ന്ദ്രനും നന്നായ് വിറച്ചുവീണാൻ ദശകണ്ഠനും പിന്നെയുണർന്നു ചൊന്നാനിവിടേക്കിന്നു വന്ന കപികളിൽ നല്ലനല്ലോ ഭവാൻ.........................1870 ‘നന്മയെന്തായെതെനിക്കിന്നിതുകൊണ്ടു നമ്മുടെ തല്ലുകൊണ്ടാ‍ൽ മറ്റൊരുവരും മൃത്യുവരാതെ ജീവിപ്പവരില്ലല്ലൊ മൃത്യുവന്നീല നിനക്കതുകൊണ്ടുഞാൻ എത്രയും ദുർബലനെന്നുവന്നീ നമ്മി- ലിത്തിരി നേരമിന്നും പൊരുതീടണം’ എന്നനേരത്തൊന്നടിച്ചാൻ ദശാനനൻ പിന്നെ മോഹിച്ചു വീണാൻ കപിശ്രേഷ്ഠനും നീലനന്നേരം കുതികൊണ്ടുരാവണ- ന്മേലെ കരേറി കിരീടങ്ങൾ പത്തിലും.........................1880 വില്ലതന്മേലും കൊടിമരത്തിൻ മേലു- മുല്ലാസമോടു മകുട ള് പത്തിലും//////////////////////// ചാടിക്രമേണ നൃത്തം തുടങ്ങീടിനാൻ; പാടിത്തുടങ്ങിനാൻ രാവണനും തദാ. പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ രാവണനെയ്തുടൻ തള്ളിവിട്ടീടിനാൻ തൽ ക്ഷണെകോപിച്ചു ലക്ഷ്മണൻ വേഗേന രക്ഷോവരനെ ചെറുത്താനതു നേരം ബാണഗണത്തെ വർഷിച്ചാനിരുവരും കാണരുതാതെ ചമഞ്ഞിതു പോർക്കളം ........................1890 വില്ലുമുറിച്ചുകളഞ്ഞിതു ലക്ഷ്മണ- നല്ലൽ മുഴുത്തുനിന്നു ദശകണ്ഠനും. പിന്നെ മയൻ കൊടുത്തൊരു വേൾ സൌമിത്രി- തന്നുടെ മാറിലാമ്മാറു ചാട്ടീടിനാൻ. അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞു സൌ- മിത്രിയും ശക്തിയേറ്റാശു വീണീടിനാൻ. ആടലായ് വീണകുമാരനെച്ചെന്നെടു- ത്തീടുവാനാശു ഭാവിച്ചു ദശാനനൻ. കൈലാസശൈലമെടുത്ത ദശാസ്യനു ബാലശരീരമിളക്കരുതാഞ്ഞിതു............................1900 രാഘവൻ തന്നുടെ ഗൌരവമോർത്തതി- ലാഘവം പൂണ്ടിതു രാവണവീരനും കണ്ടുനിൽക്കുന്നൊരു മാരുതപുത്രനും മണ്ടിയണഞ്ഞൊന്നടിച്ചാൻ ദശാസ്യനെ ചോരയും ഛർദ്ദിച്ചു തേരിൽ വീണാനവൻ മാരുതി താനും കുമാരനെ തൽക്ഷണേ പുഷ്പസമാനമെടുത്തുകൊണ്ടാദരാൽ ചിൽ പുരുഷൻ മുമ്പിൽ വച്ചു വണങ്ങിനാൻ മാറും പിരിഞ്ഞു ദശമുഖൻ കയ്യിലാ- മ്മാറു പുക്കു മയദത്തമാം ശക്തിയും...................1910 ത്രൈലൊക്യനായകനാകിയ രാമനും പൌലസ്ത്യനോടൂ യുദ്ധം തുടങ്ങിടിനാൻ: ‘പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊൾക കുണ്ഠതയെന്നിയേ കൊൽക ദശാസ്യനെ.’ മാരുതി ചൊന്നതു കേട്ടു രഘുത്തമ- നാരുഹ്യ തൽ കണ്ഠദേശേ വിളങ്ങിനാൻ ചൊന്നാൻ ദശാനനൻ തന്നോടു രാഘവൻ: ‘നിന്നെയടുത്തു കാണ്മാൻ കൊതിച്ചേൻ തുലൊം....................1920 ഇന്നതിനാശു യോഗം വന്നിതാകയാൽ നിന്നേയും നിന്നോടു കൂടെ വന്നോരേയും കൊന്നു ജഗത്രയം പാലിച്ചു കൊള്ളുവ- നെന്നുടെ മുന്നിലരക്ഷണം നില്ലു നീ.’ എന്നരുൾ ചെയ്തു ശസ്ത്രാസ്ത്രങ്ങൾ തൂകിനാ- നൊന്നിനൊന്നൊപ്പമെയ്താൻ ദശവക്ത്രനും ഘോരമായ് വന്നിതു പോരുമന്നേരത്തു വാരാന്നിധിയുമിളകി മറിയുന്നു. മാരുതി തന്നെയുമെയ്തുമുറിച്ചിതു ശൂരനായോരു നിശാചര നായകൻ.......................1930 ശ്രീരാമദേവനും കോപം മുഴുത്തതി- ധീരത കൈക്കൊണ്ടെടുത്തൊരു സായകം രക്ഷോവരനുടെ വക്ഷപ്രദേശത്തെ ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം, ആലസ്യമായിതു ബാണമേറ്റന്നേരം പൌലസ്ത്യചാപവും വീണിതു ഭൂതലേ. നക്തഞ്ചരാധിപനായ ദശാസ്യനു ശക്തിക്ഷയം കണ്ടു സത്വരം രാഘവൻ തേരും കൊടിയും കുടയും കുതിരയും ചാരുകിരീടങ്ങളും കളഞ്ഞീടിനാൻ......................1940 സാരഥിതന്നെയും കൊന്നു കളഞ്ഞള- വാരൂഢതാപേന നിന്നു ദശാസ്യനും രാമനും രാവണൻ തന്നോടരുൾ ചെയ്താ- ‘നാമയം പാരം നിനക്കുണ്ടു മാനസേ. പോയാലുമിന്നു ഭയപ്പെടായ്കേതുമേ. നീയിനി ലങ്കയിൽച്ചെന്നങ്ങിരുന്നാലും ആയുധവാഹനത്തോടൊരുമ്പെട്ടുകൊ- ണ്ടായോധനത്തിനു നാളെ വരേണം നീ.’ കാകുല്സ്ഥവാക്കുകൾ കേട്ടു ഭയപ്പെട്ടു വേഗത്തിലങ്ങു നടന്നു ദശാനനൻ....................1950 രാഘവാസ്ത്രം തുടരെത്തുടർന്നുണ്ടെന്നൊ- രാകുലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു താപമുണ്ടായതു ചിന്തിച്ചു മേവിനാൻ. </poem> 862mrbq8peft0pb1m00as99d161bkay 246971 246970 2026-08-31T11:17:07Z ~2026-44247-58 13522 246971 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. നമ്മോടുകൂടെയുള്ളോർകൾ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ’നവൻ.....................1770 വെണ്മതിപോലെ കുടയും പിടിപ്പിച്ചു പൊന്മയമായൊരു തേരിൽക്കരേറിനാൻ ആലവട്ടങ്ങളും വെൺചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളും ആയിരം വാജികളെക്കൊണ്ടുപൂട്ടിയ വായുവേഗം പൂണ്ടതേരിൽ കരയേറി മേരുശീഖരങ്ങൾ പോലെകിരീടങ്ങൾ ഹാരങ്ങളാദിയാമാഭരണങ്ങളും പത്തുമുഖവുമിരുപതു കൈകളും ഹസ്തങ്ങളിൽ ചാപബാണായുദ്ധങ്ങളും......................1780 നീലാദ്രിപോലെ നിശാചരനായകൻ കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാൻ. ലങ്കയിലുള്ളമഹാരഥരന്മാരെല്ലാം ശങ്കാരഹിതം പുറപ്പെട്ടാരന്നേരം. മക്കളും മന്ത്രിമാർ തമ്പിമാരും മരു- മക്കളും ബന്ധുക്കളും സൈന്യപാലരും തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള മുഖ്യമാം ഗോപുരത്തോടെ തെരുതെരെ വിക്രമമേറിയ നക്തഞ്ചരന്മാരെ യൊക്കെപ്പുരോഭുവി കണ്ടു രഘുവരൻ......................1790 മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ മന്ദം വിഭീഷണൻ തന്നോടരുൾ ചെയ്തു: ‘നല്ലവീരന്മാർ വരുന്നതു കാണെടോ! ചൊല്ലേണമെന്നോടിവരെയഥാഗുണം‘ എന്നതു കേട്ടുവിഭീഷണരാഘവൻ- തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ: ബാണചാപത്തോടുബാലാർക്ക കാന്തി പൂ- ണ്ടാനക്കഴൂത്തിൽ വരുന്നതകമ്പനൻ സിംഹധ്വജം പൂണ്ടതേരിൽ കരയേറി സിംഹപരാക്രമൻ ബാണചാപത്തൊടും........................1800 വന്നവനിന്ദ്രജിത്താകിയ രാവണ- നന്ദനൻ നമ്മെ മുന്നം ജയിച്ചാനവൻ ആയോധനത്തിനു ബാണചാപങ്ങൾ പൂ- ണ്ടായതമായൊരു തേരിൽ കരയേറി കായം വളർന്നു വിഭൂഷണം പൂണ്ടതി- കായൻ വരുന്നതു രാവണൻ തത്മകൻ പൊന്നണിഞ്ഞാനക്കഴുത്തിൽ വരുന്നവ- നുന്നതനേറ്റം മഹോദര മന്നവ! വാജിമേലേറിപ്പരിഘം തിരിപ്പവ- നാജി ശൂരേന്ദ്രൻ വിശാലൻ നരാന്തകൻ....................1810 വെള്ളെരുതിൻ മുകളേറി ത്രിശൂലവും തുള്ളിച്ചിരിക്കുന്നവൻ ത്രിശിരസ്സല്ലോ രാവണൻ തന്മകൻ മറ്റേതിനങ്ങേതു ദേവാന്തകൻ തേരിൽ വന്നിതു മന്നവ! കുംഭകർണ്ണാത്മജൻ കുംഭമങ്ങേതവൻ തമ്പി നികുംഭൻ പരിഘായുധനല്ലോ. ദേവകുലാന്തകനാകിയ രാവണ- നേവരോടൂം നമ്മെ വെൽവാൻ പുറപ്പെട്ടു.‘ ഇത്ഥം വിഭീഷണൻ ചൊന്നതു കേട്ടതി- നുത്തരം രാഘവൻ താനുമരുൾ ചെയ്തു:...................1820 ‘യുദ്ധേ ദശമുഖനെക്കൊലചെയ്തുടൻ ചിത്തകോപം കളഞ്ഞീടുവതിന്നു ഞാൻ‘ എന്നരുളി ചെയ്തു നിന്നരുളുന്നേരം വന്ന പടയോടു ചൊന്നാൻ ദശാസ്യനും: ‘എല്ലാവരും നാമൊഴിച്ചു പോന്നാലവർ ചെല്ലുമകത്തു കടന്നൊരുഭാഗമേ പാർത്തു ശത്രുക്കൾ കടന്നുകൊള്ളും മുന്നേ കാത്തുകൊൾവിൻ നിങ്ങൾ ചെന്നു ലങ്കാപുരം. യുദ്ധത്തിനിന്നു ഞാൻ പോരുമിവരോടൂ ശക്തിയില്ലായ്കയില്ലിതിനേതുമേ.’.........................1830 ഏവം നിയോഗിച്ചനേരം നിശാചരരേവരും ചെന്നു ലങ്കാപുരം മേവിനാർ. വൃന്ദാദികാരാതി രാവണൻ വാ‍നര- വൃന്ദത്തെയെയ്തുയ്യ്തു തള്ളിവിട്ടീടിനാൻ. വാനരേന്ദ്രന്മാരഭയം തരികെന്നു മാനവേന്ദ്രൻ കാൽക്കൽ വീണിരന്നീടിനാർ വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ- സല്യാതനയനും പോരിനൊരുമിച്ചാൻ. ‘വമ്പനായുള്ളോരിവനോടു പോരിനു മുമ്പിലടിയനനുഗ്രഹം നൽകണം‘.....................1840 എന്നുസൌമിത്രിയും ചെന്നിരന്നീടിനാൻ മന്നവൻ താനുമരുൾ ചെയ്തതിന്നേരം: വൃത്രാരിയും പോരിൽ വിവസ്ത്രനായ് വരും നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ മായയുമുണ്ടേറ്റം നിശാചരർക്കേറ്റവും ന്യായവുമൊണ്ടിവർക്കാർക്കുമൊരിക്കലും ചന്ദ്രചൂഡപ്രിയനാകെയുമുണ്ടവൻ ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു ചെല്ലേണമല്ലൊ കലഹത്തിനെ’ന്നെല്ലാം...................1850 ശിക്ഷിച്ചരുൾചെയ്തയച്ചോരനന്തരം ലക്ഷ്മണനും തൊഴുതാശു പിൻ വാങ്ങിനാൻ ജാനകിചോരനെക്കണ്ടൊരു നേരത്തു വാനരനായകനായൊരു മാരുതി തേർത്തടം തന്നിൽ കുതിച്ചു വീണീടിനാ- നാർത്തനായ് വന്നു നിശാചരനാഥനും. ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു; രക്ഷോവരനോടൂമാരുതപുത്രനും: നിർജ്ജരന്മാരേയും താപസന്മാരേയും സജ്ജനമായ മറ്റുള്ള ജനത്തേയും.......................1860 നിത്യമുപദ്രവുക്കുന്നനിനക്കു വ- ന്നെത്തുമാപത്തു കപികുലത്താലെടോ! നിന്നേയടീച്ചുകൊൽ വാൻ വന്നുനിൽക്കുന്നൊ- രെന്നെയൊഴിച്ചുകൊൽ വീരനെന്നാകിൽ നീ വിക്രമമേറിയ നിന്നുടെ പുത്രനാ- മക്ഷകുമാരനെക്കൊന്നതു ഞാനെടോ.’ എന്നുപറഞ്ഞോന്നടിച്ചാൻ കപീ‍ന്ദ്രനും നന്നായ് വിറച്ചുവീണാൻ ദശകണ്ഠനും പിന്നെയുണർന്നു ചൊന്നാനിവിടേക്കിന്നു വന്ന കപികളിൽ നല്ലനല്ലോ ഭവാൻ.........................1870 ‘നന്മയെന്തായെതെനിക്കിന്നിതുകൊണ്ടു നമ്മുടെ തല്ലുകൊണ്ടാ‍ൽ മറ്റൊരുവരും മൃത്യുവരാതെ ജീവിപ്പവരില്ലല്ലൊ മൃത്യുവന്നീല നിനക്കതുകൊണ്ടുഞാൻ എത്രയും ദുർബലനെന്നുവന്നീ നമ്മി- ലിത്തിരി നേരമിന്നും പൊരുതീടണം’ എന്നനേരത്തൊന്നടിച്ചാൻ ദശാനനൻ പിന്നെ മോഹിച്ചു വീണാൻ കപിശ്രേഷ്ഠനും നീലനന്നേരം കുതികൊണ്ടുരാവണ- ന്മേലെ കരേറി കിരീടങ്ങൾ പത്തിലും.........................1880 വില്ലതന്മേലും കൊടിമരത്തിൻ മേലു- മുല്ലാസമോടു മകുടങ്ങൾ പത്തിലും ചാടിക്രമേണ നൃത്തം തുടങ്ങീടിനാൻ; പാടിത്തുടങ്ങിനാൻ രാവണനും തദാ. പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ രാവണനെയ്തുടൻ തള്ളിവിട്ടീടിനാൻ തൽ ക്ഷണെകോപിച്ചു ലക്ഷ്മണൻ വേഗേന രക്ഷോവരനെ ചെറുത്താനതു നേരം ബാണഗണത്തെ വർഷിച്ചാനിരുവരും കാണരുതാതെ ചമഞ്ഞിതു പോർക്കളം ........................1890 വില്ലുമുറിച്ചുകളഞ്ഞിതു ലക്ഷ്മണ- നല്ലൽ മുഴുത്തുനിന്നു ദശകണ്ഠനും. പിന്നെ മയൻ കൊടുത്തൊരു വേൽ സൌമിത്രി- തന്നുടെ മാറിലാമ്മാറു ചാട്ടീടിനാൻ. അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞു സൌ- മിത്രിയും ശക്തിയേറ്റാശു വീണീടിനാൻ. ആടലായ് വീണകുമാരനെച്ചെന്നെടു- ത്തീടുവാനാശു ഭാവിച്ചു ദശാനനൻ. കൈലാസശൈലമെടുത്ത ദശാസ്യനു ബാലശരീരമിളക്കരുതാഞ്ഞിതു............................1900 രാഘവൻ തന്നുടെ ഗൌരവമോർത്തതി- ലാഘവം പൂണ്ടിതു രാവണവീരനും കണ്ടുനിൽക്കുന്നൊരു മാരുതപുത്രനും മണ്ടിയണഞ്ഞൊന്നടിച്ചാൻ ദശാസ്യനെ ചോരയും ഛർദ്ദിച്ചു തേരിൽ വീണാനവൻ മാരുതി താനും കുമാരനെ തൽക്ഷണേ പുഷ്പസമാനമെടുത്തുകൊണ്ടാദരാൽ ചിൽ പുരുഷൻ മുമ്പിൽ വച്ചു വണങ്ങിനാൻ മാറും പിരിഞ്ഞു ദശമുഖൻ കയ്യിലാ- മ്മാറു പുക്കു മയദത്തമാം ശക്തിയും...................1910 ത്രൈലൊക്യനായകനാകിയ രാമനും പൌലസ്ത്യനോടൂ യുദ്ധം തുടങ്ങിടിനാൻ: ‘പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊൾക കുണ്ഠതയെന്നിയേ കൊൽക ദശാസ്യനെ.’ മാരുതി ചൊന്നതു കേട്ടു രഘുത്തമ- നാരുഹ്യ തൽ കണ്ഠദേശേ വിളങ്ങിനാൻ ചൊന്നാൻ ദശാനനൻ തന്നോടു രാഘവൻ: ‘നിന്നെയടുത്തു കാണ്മാൻ കൊതിച്ചേൻ തുലൊം....................1920 ഇന്നതിനാശു യോഗം വന്നിതാകയാൽ നിന്നേയും നിന്നോടു കൂടെ വന്നോരേയും കൊന്നു ജഗത്രയം പാലിച്ചു കൊള്ളുവ- നെന്നുടെ മുന്നിലരക്ഷണം നില്ലു നീ.’ എന്നരുൾ ചെയ്തു ശസ്ത്രാസ്ത്രങ്ങൾ തൂകിനാ- നൊന്നിനൊന്നൊപ്പമെയ്താൻ ദശവക്ത്രനും ഘോരമായ് വന്നിതു പോരുമന്നേരത്തു വാരാന്നിധിയുമിളകി മറിയുന്നു. മാരുതി തന്നെയുമെയ്തുമുറിച്ചിതു ശൂരനായോരു നിശാചര നായകൻ.......................1930 ശ്രീരാമദേവനും കോപം മുഴുത്തതി- ധീരത കൈക്കൊണ്ടെടുത്തൊരു സായകം രക്ഷോവരനുടെ വക്ഷപ്രദേശത്തെ ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം, ആലസ്യമായിതു ബാണമേറ്റന്നേരം പൌലസ്ത്യചാപവും വീണിതു ഭൂതലേ. നക്തഞ്ചരാധിപനായ ദശാസ്യനു ശക്തിക്ഷയം കണ്ടു സത്വരം രാഘവൻ തേരും കൊടിയും കുടയും കുതിരയും ചാരുകിരീടങ്ങളും കളഞ്ഞീടിനാൻ......................1940 സാരഥിതന്നെയും കൊന്നു കളഞ്ഞള- വാരൂഢതാപേന നിന്നു ദശാസ്യനും രാമനും രാവണൻ തന്നോടരുൾ ചെയ്താ- ‘നാമയം പാരം നിനക്കുണ്ടു മാനസേ. പോയാലുമിന്നു ഭയപ്പെടായ്കേതുമേ. നീയിനി ലങ്കയിൽച്ചെന്നങ്ങിരുന്നാലും ആയുധവാഹനത്തോടൊരുമ്പെട്ടുകൊ- ണ്ടായോധനത്തിനു നാളെ വരേണം നീ.’ കാകുല്സ്ഥവാക്കുകൾ കേട്ടു ഭയപ്പെട്ടു വേഗത്തിലങ്ങു നടന്നു ദശാനനൻ....................1950 രാഘവാസ്ത്രം തുടരെത്തുടർന്നുണ്ടെന്നൊ- രാകുലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു താപമുണ്ടായതു ചിന്തിച്ചു മേവിനാൻ. </poem> b9jutaqbn1zznslg7cmr7ddyjs4unrj