വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.18 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ആദിത്യഹൃദയം 0 4046 247020 16507 2026-09-02T13:43:19Z ~2026-44247-58 13522 247020 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} <poem> സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ തേ നമഃ നീഹാരനാശകാരായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമോ ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ .......................3930 സത്യപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോനമഃ ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ ശത്രുക്ഷയം വരുത്തീടുക സത്വരം” ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും ഭക്തി വർദ്ധിച്ചു കാകുസ്ഥനും കൂപ്പിനാൻ പിന്നെ വിമാനവുമേറി മഹാമുനി ചെന്നു വീണാധരോപാന്തേ മരുവിനാൻ. </poem> 6oas8emjwum03lo85jhlygx1pmoj3xu 247022 247020 2026-09-02T13:46:10Z ~2026-44247-58 13522 247022 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} <poem> സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ തേ നമഃ നീഹാരനാശകാരായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമോ ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ .......................3930 സത്യപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോനമഃ ഇത്ഥമാദിത്യഹൃദയം ജപിച്ചു നീ ശത്രുക്ഷയം വരുത്തീടുക സത്വരം” ചിത്തം തെളിഞ്ഞഗസ്ത്യോക്തി കേട്ടെത്രയും ഭക്തി വർദ്ധിച്ചു കാകുൽസ്ഥനും കൂപ്പിനാൻ പിന്നെ വിമാനവുമേറി മഹാമുനി ചെന്നു വീണാധരോപാന്തേ മരുവിനാൻ. </poem> 9v10jkmf7v52ccea6ocn36z1xe50smr അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാമരാവണയുദ്ധം 0 4358 247018 247017 2026-09-02T12:08:04Z ~2026-44247-58 13522 247018 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണൻ മൂലബലാദികൾ സംഗരത്തിന്നു തൽ- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ്‌ വേഗേന സംഖ്യയില്ലാത ചതുരംഗസേനയും.................3510 പത്തു പടനായകന്മാരുമൊന്നിച്ചു പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാർ വാരാധിപോലെ പരന്നു വരുന്നതു മാരുതിമുമ്പാം കപികൾ കണ്ടെത്രയും ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു നീതിമാനാകിയ രാമനും ചൊല്ലിനാൻ 'വാനരവീരരേ! നിങ്ങളിവരോടു മാനം നടിച്ചുചെന്നേൽക്കരുതാരുമേ ഞാനിവരോടു പോർചെയ്തൊടുക്കീടുവ- നാനന്ദമുൾക്കൊണ്ടു കണ്ടുകൊൾകേവരും'.....................3520 എന്നരുൾചെയ്തു നിശാചരസേനയിൽ ചെന്നു ചാടീടിനാനേകനാമീശ്വരൻ ചാപബാണങ്ങളും കൈക്കൊണ്ടു രാഘവൻ കോപേന ബാണജാലങ്ങൾ തൂകീടിനാൻ എത്ര നിശാചരരുണ്ടു വന്നേറ്റതി- ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ- ഭൂമിയുമെന്തൊരു വൈഭവമന്നേരം 'എന്നോടുതന്നേ പൊരുന്നിതു രാഘവ-' നെന്നു തോന്നീ രജനീചരർക്കൊക്കവെ...................3530 ദ്വാദശനാഴികനേരമൊരുപോലെ യാതുധാനാവലിയോടു രഘൂത്തമൻ അസ്ത്രം വരിഷിച്ചനേരമാർക്കും തത്ര ചിത്തേ തിരിച്ചറിയായതില്ലേതുമേ വാസരരാത്രി നിശാചരവാനര മേദിനി വാരിധി ശൈലവനങ്ങളും ഭേദമില്ലാതെ ശരങ്ങൾ നിറഞ്ഞിതു മേദുരന്മാരായ രാക്ഷസവീരരും ആനയും തേരും കുതിരയും കാലാളും വീണു മരിച്ചു നിറഞ്ഞിതു പോർക്കളം...........................3540 കാളിയും കൂളികളും കബന്ധങ്ങളും കാളനിശീഥിനിയും പിശാചങ്ങളും നായും നരിയും കഴുകകൾ കാകങ്ങൾ പേയും പെരുത്തു ഭയങ്കരമാംവണ്ണം രാമചാപത്തിൻ മണിതൻ നിനാദവും വ്യോമമാർഗേ തുടരെത്തുടരെ കേട്ടു ദേവഗന്ധർവ്വയക്ഷാപരോവൃന്ദവും ദേവമുനീന്ദ്രനാം നാരദനും തദാ രാഘവൻ തന്നെ സ്തുതിച്ചുതുടങ്ങിനാ- രാകാശചാരികളാനന്ദപൂർവ്വകം......................3550 ദ്വാദശ നാഴികകൊണ്ടു നിശാചരർ മേദിനിതന്നിൽ വീണീടിനാരൊക്കവേ മേഘത്തിനുള്ളിൽനിന്നർക്കബിംബംപോലെ രാഘവൻതന്നെയും കാണായിതന്നേരം ലക്ഷ്മണൻതാനും വിഭീഷണനും പുന- രർക്കതനയനും മാരുതപുത്രനും മറ്റുള്ള വാനരവീരരും വന്ദിച്ചു ചുറ്റും നിറഞ്ഞിതു രാഘവനന്നേരം മർക്കടനായകന്മാരോടരുൾചെയ്തി- 'തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാൻ...................3560 നാരായണനും പരമേശ്വരനുമൊഴി- ഞ്ഞാരുമില്ലെന്നു കേൾപ്പുണ്ടു ഞാൻ മുന്നമേ' രാക്ഷസരാജ്യം മുഴുവനതുനേരം രാക്ഷസസ്ത്രീകൾ മുറവിളികൂട്ടിനാർ 'താത! സഹോദര! നന്ദന! വല്ലഭ! നാഥ! നമുക്കവലംബനമാരയ്യോ! വൃദ്ധയായേറ്റം വിരൂപയായുള്ളൊരു നക്തഞ്ചരാധിപസോദരി രാമനെ ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ വർദ്ധിച്ചു വന്നതു മറ്റില്ല കാരണം........................3570 ശൂർപ്പണഖയ്ക്കെന്തു കുറ്റമതിൽപരം പേപ്പെരുമാളല്ലയോ ദശകന്ധരൻ! ജാനകിയെക്കൊതിച്ചാശു കുലം മുടി- ച്ചാനൊരു മൂഢൻ മഹാപാപി രാവണൻ അർദ്ധപ്രഹരമാത്രേണ ഖരാദിയെ യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ മൃത്യുവരുത്തി, വാഴിച്ചു സുഗ്രീവനെ സത്വരം വാനരന്മാരെയയച്ചതും മാരുതി വന്നിവിടെച്ചെയ്ത കർമ്മവും വാരിധിയിൽ ചിറകെട്ടിക്കടന്നതും......................3580 കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു- മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവൂ? സിദ്ധമല്ലായ്കിൽ വിഭീഷണൻ ചൊല്ലിനാൻ മത്തനായന്നതും ധിക്കരിച്ചീടിനാൻ ഉത്തമൻ നല്ല വിവേകി വിഭീഷണൻ സത്യവൃതൻ മേലിൽ നന്നായ്‌വരുമവൻ നീചനിവൻ കുലമൊക്കെ മുടിപ്പതി- നാചരിച്ചാനിതു തന്മരണത്തിനും നല്ല സുതന്മാരെയും തമ്പിമാരെയും കൊല്ലിച്ചു മറ്റുള്ളമാതൃജനത്തെയും...................3590 എല്ലാമനുഭവിച്ചീടുവാൻ പണ്ടുതാൻ വല്ലായ്മചെയ്തതുമെല്ലാം മറന്നിതോ? ബ്രഹ്മസ്വമായതും ദേവസ്വമായതും നിർമ്മരിയാദമടക്കിനാനേറ്റവും നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു കാട്ടിലാക്കിച്ചമച്ചീടിനാൻ കശ്മലൻ അർത്ഥമന്യായേന നിത്യമാർജ്ജിക്കയും മിത്രജനത്തെ വെറുത്തു ചമയ്ക്കയും ബ്രാഹ്മണരെക്കൊലചെയ്കയും മറ്റുള്ള ധാർമ്മികന്മാർമുതലൊക്കെയടക്കയും.......................3600 പാരം ഗുരുജനദോഷവുമുണ്ടിവ- നാരെയുമില്ല കൃപയുമൊരിക്കലും ഇമ്മഹാപാപി ചെയ്തോരു കർമ്മത്തിനാൽ നമ്മെയും ദുഃഖിക്കുമാറാക്കിനാനിവൻ' ഇത്ഥം പുരസ്ത്രീജനത്തിൻ വിലാപങ്ങൾ നക്തഞ്ചരാധിപൻ കേട്ടു ദുഃഖാർത്തനായ്‌ 'ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി യുദ്ധത്തിനാശു പുറപ്പെടുകെങ്കിൽ നാം' എന്നതു കേട്ടു വിരൂപാക്ഷനുമതിൻ- മുന്നേ മഹോദരനും മഹാപാർശ്വനും......................3610 ഉത്തരഗോപുരത്തൂടേ പുറപ്പെട്ടു ശസ്ത്രങ്ങൾ തൂകിത്തുടങ്ങിനാരേറ്റവും ദുർന്നിമിത്തങ്ങളുണ്ടായതനാദരി- ച്ചുന്നതനായ നിശാചരനായകൻ ഗോപുരവാതിൽ പുറപ്പെട്ടു നിന്നിതു ചാപലമെന്നിയേ വാനരവീരരും രാക്ഷസരോടെതിർത്താരതുകണ്ടേറ്റ- മൂക്കോടടുത്തു നിശാചരവീരരും സുഗ്രീവനും വിരൂപാക്ഷനും തങ്ങളി- ലുഗ്രമാം വണ്ണം പൊരുതാനതുനേരം.....................3620 വാഹനമാകിയ വാരണവീരനെ- സ്സാഹസം കൈക്കൊണ്ടു വാനരരാജനും കൊന്നതു കണ്ടു വിരൂപവിലോചനൻ ചെന്നിതു വാളും പരിചയും കൈക്കൊണ്ടു കുന്നുകൊണ്ടൊന്നെറിഞ്ഞാൻ കപിരാജനും നന്നായിതെന്നു വിരൂപാക്ഷനുമഥ വെട്ടിനാൻ വാനരനായകവക്ഷസി പുഷ്ടകോപത്തോടു മർക്കടരാജനും നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവൻ തെറ്റെന്നു കാലപുരം പുക്കുമേവിനാൻ......................3630 തേരിലേറിക്കൊണ്ടടുത്താൻ മഹോദരൻ തേരും തകർത്തു സുഗ്രീവനവനെയും മൃത്യുപുരത്തിനയച്ചതു കണ്ടതി- ക്രുദ്ധനായ്‌ വന്നടുത്താൻ മഹാപാർശ്വനും അംഗദൻ കൊന്നാനവനെയുമന്നേരം പൊങ്ങും മിഴികളോടാശരാധീശനും പോർമദത്തോടുമടുത്തു കപികളെ താമസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയിൽ രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിതു താമസാസ്ത്രത്തെയുമപ്പോൾ ദശാസനൻ...................3640 ആസുരമസ്ത്രമെയ്താനതു വന്നള- വാതുരന്മാരായിതാശു കപികളും വാരണസൂകര കുക്കുട ക്രോഷ്ടുക- സാരമേയോരഗ സൈരിഭ വായസ- വാനര സിംഹ രുരു വൃക കാക ഗൃ- ദ്‌ധ്രാനനമായ്‌ വരുമാസുരാസ്ത്രാത്മകം മുൽഗര പട്ടസ ശക്തി പരശ്വധ- ഖഡ്ഗശൂല പ്രാസ ബാണായുധങ്ങളും രൂക്ഷമായ്‌ വന്നു പരന്നതു കണ്ടള- വാഗ്നേയമസ്ത്രമെയ്താൻ മനുവീരനും............................3650 ചെങ്കനൽക്കൊള്ളികൾ മിന്നൽ നക്ഷത്രങ്ങൾ തിങ്കളുമാദിത്യനഗ്നിയെന്നിത്തരം ജ്യോതിർമ്മയങ്ങളായ്‌ ചെന്നു നിറഞ്ഞള- വാസുരമസ്ത്രവും പോയ്‌ മറഞ്ഞു ബലാൽ അപ്പോൾ മയൻ കൊടുത്തോരു ദിവ്യാസ്ത്രമെ- യ്തുൽപേതരായുധം കാണായിതന്തികേ ഗാന്ധർവ്വമസ്ത്രം പ്രയോഗിച്ചതിനെയും ശാന്തമാക്കീടിനാൻ മാനവവീരനും സൗര്യാസ്ത്രമെയ്താൻ ദശാനനന്നേരം ധൈര്യേണ രാഘവൻ പ്രത്യസ്ത്രമെയ്തതും....................3660 ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും ചണ്ഡകരാംശുസമങ്ങളാം ബാണങ്ങൾ പത്തുകൊണ്ടെയ്തു മർമ്മങ്ങൾ ഭേദിച്ചള- വുത്തമപൂരുഷനാകിയ രാഘവൻ നൂറുശരങ്ങളെയ്താനതു കൊണ്ടുടൽ- കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും ലക്ഷ്മണനേഴുശരങ്ങളാലൂക്കോടു തൽക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാൻ അഞ്ചു ശരമെയ്തു സൂതനെയും കൊന്നു ചഞ്ചലഹീനം മുറിച്ചിതു ചാപവും.........................3670 അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണൻ തച്ചുകൊന്നാനതുനേരം ദശാനനൻ ഭൂതലേ ചാടിവീണാശു വേൽകൊണ്ടതി- ക്രോധാൽ വിഭീഷണനെ പ്രയോഗിച്ചിതു ബാണങ്ങൾ മൂന്നുകൊണ്ടെയ്തു മുറിച്ചിതു വീണിതു മൂന്നു നുറുങ്ങി മഹീതലേ അപ്പോൾ വിഭീഷണനെക്കൊല്ലുമാറവൻ കൽപിച്ചു മുന്നം മയൻ കൊടുത്തോരു വേൽ കയ്ക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു ലക്ഷ്മണൻ മുൽപുക്കു ബാണങ്ങളെയ്തിതു....................3680 നക്തഞ്ചരാധിപൻ തന്നുടലൊക്കവേ രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടൻ നിൽക്കും ദശാസനൻ കോപിച്ചു ചൊല്ലിനാൻ ലക്ഷ്മണൻ തന്നോടു 'നന്നു നീയെത്രയും രക്ഷിച്ചവാറു വിഭീഷണനെത്തദാ രക്ഷിക്കിൽ നന്നു നിന്നെപ്പുനരെന്നുടെ ശക്തി വരുന്നതു കണ്ടാലുമിന്നൊരു ശക്തനാകിൽ ഭവാൻ ഖണ്ഡിയ്ക്ക വേലിതും' എന്നു പറഞ്ഞു വേഗേന ചാട്ടീടിനാൻ ചെന്നു തറച്ചിതു മാറത്തു ശക്തിയും..........................3690 അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞുടൻ വിത്രസ്തനായ്‌ തത്ര വീണു കുമാരനും വേൽകൊണ്ടു ലക്ഷ്മണൻ വീണതു കണ്ടുള്ളിൽ മാൽകൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌ ശക്തി പറപ്പതിന്നാർക്കും കപികൾക്കു ശക്തി പോരാഞ്ഞു രഘുകുലനായകൻ തൃക്കൈകൾ കൊണ്ടു പിടിച്ചു പറിച്ചുട- നുൾക്കോപമോടു മുറിച്ചെറിഞ്ഞീടിനാൻ മിത്രതനയ സുഷേണ ജഗൽപ്രാണ- പുത്രാദികളോടരുൾചെയ്തിതാദരാൽ......................3700 'ലക്ഷ്മണൻ തന്നുടെ ചുറ്റുമിരുന്നിനി രക്ഷിച്ചുകൊൾവിൻ വിഷാദിക്കരുതേതും ദുഃഖസമയമല്ലിപ്പോളുഴറ്റോടു രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാൻ കല്യാണമുൾക്കൊണ്ടു കണ്ടുകൊൾവിൻ നിങ്ങ- ളെല്ലവരുമിന്നു മൽക്കരകൗശലം ശക്രാത്മജനെ വധിച്ചതും വേഗത്തി- ലർക്കാത്മജാദികളോടുമൊരുമിച്ചു വാരിധിയിൽ ചിറകെട്ടിക്കടന്നതും പോരിൽ നിശാചരന്മാരെ വധിച്ചതും..........................3710 രാവണനിഗ്രഹസാദ്ധ്യമായിട്ടവൻ കേവലമിപ്പോളഭിമുഖനായിതു രാവണനും ബത! രാഘവനും കൂടി മേവുക ഭൂമിയിലെന്നുള്ളതല്ലിനി രാത്രിഞ്ചരേന്ദ്രനേക്കൊല്ലുവാൻ നിർണ്ണയം മാർത്താണ്ഡവംശത്തിലുള്ളവനാകിൽ ഞാൻ സപ്തദീപങ്ങളും സപ്താംബുധികളും സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും ആകാശഭൂമികളെന്നിവയുള്ള നാൾ പോകാതെ കീർത്തിവർദ്ധിയ്ക്കുംപരിചു ഞാൻ......................3720 ആയോധനേ ദശകണ്ഠനെക്കൊൽവനൊ- രായുധപാണിയെന്നാകിൽ നിസ്സംശയം ദേവാസുരോരഗചാരണതാപസ- രേവരും കണ്ടറിയേണം മമ ബലം.' ഇത്ഥമരുൾചെയ്തു നക്തഞ്ചരേന്ദ്രനോ- ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാൻ തത്സമം ബാണം നിശാചരാധീശനു- മുത്സാഹമുൾക്കൊണ്ടു തൂകിത്തുടങ്ങിനാൻ രാഘവരാവണന്മാർതമ്മിലിങ്ങനെ മേഘങ്ങൾ മാരി ചൊരിയുന്നതുപോലെ.......................3730 ബാണഗണം പൊഴിച്ചീടുന്നതുനേരം ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം സോദരൻ വീണു കിടക്കുന്നതോർത്തുള്ളി- ലാധി മുഴുത്തു രഘുകുലനായകൻ താരേയതാതനോടേവമരുൾചെയ്തു 'ധീരതയില്ല യുദ്ധത്തിനേതും മമ ഭൂതലേ വാഴ്കയിൽ നല്ലതെനിക്കിനി ഭ്രാതാവുതന്നോടുകൂടെ മരിപ്പതും വിൽപിടിയും മുറുകുന്നതില്ലേതുമേ കെൽപുമില്ലതെ ചമഞ്ഞു നമുക്കിഹ..............................3740 നിൽപാനുമേതുമരുതു മനസ്സിനും വിഭ്രമമേറിവരുന്നിതു മേൽക്കുമേൽ ദുഷ്ടനെക്കൊൽവാനുപായവും കണ്ടീല നഷ്ടമായ്‌ വന്നിതു മാനവും മാനസേ' ഏവമരുൾചെയ്തനേരം സുഷേണനും ദേവദേവൻതന്നൊടാശു ചൊല്ലീടിനാൻ 'ദേഹത്തിനേതും നിറം പകർന്നീലൊരു മോഹമത്രേ കുമാരനെന്നു നിർണ്ണയം വക്ത്രനേത്രങ്ങൾക്കുമേതുംവികാരമി ല്ലത്തൽ തീർന്നിപ്പൊളുണരുമവരജൻ*******8 എന്നുണർത്തിച്ചനിലാത്മജൻ തന്നോടു പിന്നെ നിരൂപിച്ചു ചൊന്നാൻ സുഷേണനും 'മുന്നെക്കണക്കേ വിശല്യകരണിയാ- കുന്നമരുന്നിന്നു കൊണ്ടുവന്നീടുക' എന്നളവേ ഹനുമാനും വിരവോടു ചെന്നു മരുന്നതും കൊണ്ടുവന്നീടിനാൻ നസ്യവും ചെയ്തു സുഷേണൻ കുമാരനാ- ലസ്യവും തീർന്നു തെളിഞ്ഞു വിളങ്ങിനാൻ പിന്നെയുമൗഷധശൈലം കപിവരൻ മുന്നമിരുന്നവണ്ണം തന്നെയാക്കിനാൻ.....................3760 മന്നവൻതന്നെ വണങ്ങിനാൻ തമ്പിയും നന്നായ്‌ മുറുകെപ്പുണർന്നിതു രാമനും 'നിന്നുടെ പാരവശ്യം കാൺകകാരണ- മെന്നുടെ ധൈര്യവും പോയിതു മാനസേ' എന്നതുകേട്ടുരചെയ്തു കുമാരനു- 'മൊന്നു തിരുമനസ്സിങ്കലുണ്ടാകണം സത്യം തപോധനന്മാരോടു ചെയ്തതും മിഥ്യയായ്‌ വന്നുകൂടായെന്നു നിർണ്ണയം ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു പാലിച്ചുകൊൾക ജഗത്ത്രയം വൈകാതെ'....................3770 ലക്ഷ്മണൻ ചൊന്നതു കേട്ടു രഘൂത്തമൻ രക്ഷോവരനോടെതിർത്താനതിദ്രുതം തേരുമൊരുമിച്ചു വന്നു ദശാസ്യനും പോരിനു രാഘവനോടെതിർത്തീടിനാൻ പാരിൽ നിന്നിക്ഷ്വാകുവംശതിലകനും തേരിൽനിന്നാശരവംശതിലകനും പോരതി ഘോരമായ്‌ ചെയ്തോരു നേരത്തു പാരമിളപ്പം രഘൂത്തമനുണ്ടെന്നു നാരദനാദികൾ ചൊന്നതു കേൾക്കയാൽ പാരം വളർന്നൊരു സംഭ്രമത്തോടുടൻ.................3780 ഇന്ദ്രനും മാതലിയോടു ചൊന്നാൻ 'മമ സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ ശ്രീരാഘവന്നു ഹിതം വരുമാറു നീ തേരും തെളിച്ചു കൊടുക്ക മടിയാതെ' മാതലിതാനതു കേട്ടുടൻ തേരുമായ്‌ ഭൂതലം തന്നിലിഴഞ്ഞു ചൊല്ലീടിനാൻ 'രാവണനോടു സമരത്തിനിന്നു ഞാൻ ദേവേന്ദ്രശാസനയാ വിടകൊണ്ടിതു തേരതിലാശു കരേറുക പോരിനായ്‌ മാരുതതുല്യവേഗേന നടത്തുവൻ'...........................3790 എന്നതു കേട്ടു രഥത്തെയും വന്ദിച്ചു മന്നവൻ തേരിലാമ്മാറു കരേറിനാൻ തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനൻ പേമഴപോലെ ശരങ്ങൾ തൂകീടിനാൻ രാമനും ഗാന്ധർവ്വമസ്ത്രമെയ്തീടിനാൻ രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം രാക്ഷസരാജനും രൂക്ഷമായെത്രയും ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാൻ ഗാരുഡമസ്ത്രമെയ്തു രഘുനാഥനും........................3800 മാതലിമേലും ദശാസനൻ ബാണങ്ങ- ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു വാജികൾക്കും ശരമേറ്റമേറ്റു പുന- രാജിയും ഘോരമായ്‌വന്നു രഘുവരൻ കൈകാൽ തളർന്നു തേർത്തട്ടിൽനിൽക്കും വിധൗ കൈകസീനന്ദനനായ വിഭീഷണൻ ശോകാതിരേകം കലർന്നു നിന്നീടിനാൻ ലോകരുമേറ്റം വിഷാദം കലർന്നിതും കാലപുരത്തിനയപ്പേനിനിയെന്നു ശൂലം പ്രയോഗിച്ചിതാശരാധീശനും......................3810 അസ്ത്രങ്ങൾകൊണ്ടു തടപൊറാഞ്ഞോർത്തുടൻ വൃത്രാരിതന്നുടെ തേരിലിരുന്നൊരു ശക്തിയെടുത്തയച്ചൂ രഘുനാഥനും പത്തു നുറുങ്ങി വീണു തത്ര ശൂലവും നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ- ശ്ശസ്ത്രങ്ങൾകൊണ്ടു മുറിച്ചിതു രാഘവൻ സാരഥി തേരും തിരിച്ചടിച്ചാർത്തനായ്‌ പോരിലൊഴിച്ചു നിർത്തീടിനാനന്നേരം ആലസ്യമൊട്ടകന്നോരു നേരം തത്ര- പൗലസ്ത്യനും സൂതനോടു ചൊല്ലീടിനാൻ........................3820 'എന്തിനായ്ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ- ലന്ധനായ്‌ ഞാനത്ര ദുർബ്ബലനാകയോ? കൂടലരോടെതിർത്താൽ ഞാനൊരുത്തനോ- ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാൻ? നീയല്ല സൂതനെനിക്കിനി രാമനു നീയതിബാന്ധവനെന്നറിഞ്ഞേനഹം' ഇത്ഥം നിശാചരാധീശൻ പറഞ്ഞതി- നുത്തരം സാരഥി സത്വരം ചൊല്ലിനാൻ 'രാമനെ സ്നേഹമുണ്ടായിട്ടുമല്ല മ- ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്ല മേ............................3830 രാമനോടേറ്റു പൊരുതിനിൽക്കുന്നേര- മാമയം പൂണ്ടു തളർന്നതു കണ്ടു ഞാൻ സ്നേഹം ഭവാനെക്കുറിച്ചേറ്റമാകയാൽ മോഹമകലുവോളം പോർക്കളം വിട്ടു ദൂരെ നിന്നാലസ്യമെല്ലാം കളഞ്ഞിനി- പ്പോരിന്നടുക്കണമെന്നു കൽപിച്ചത്രെ സാരഥിതാനറിയേണം മഹാരഥ- ന്മാരുടെ സാദവും വാജികൾസാദവും വൈരികൾക്കുള്ള ജയാജയകാലവും പോരിൽ നിമ്‌നോന്നതദേശവിശേഷവും........................3840 എല്ലാമറിഞ്ഞു രഥം നടത്തുന്നവ- നല്ലോ നിപുണനായുള്ള സൂതൻ പ്രഭോ!' എന്നതു കേട്ടു തെളിഞ്ഞഥ രാവണ- നൊന്നു പുണർന്നാശു കൈവളയും കൊടു- 'ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ! ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും മന്നവനോടുള്ള പോരെന്നറിക നീ' സൂതനും തേരതിവേഗേന പൂട്ടിനാൻ ക്രോധം മുഴുത്തങ്ങടുത്തിതു രാമനും...........................3850 തങ്ങളിലേറ്റമണഞ്ഞു പൊരുതള- വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാൽ </poem> csn9i8gpnpyjrk86vbuwianmhv4g0qy അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും 0 4359 247019 16499 2026-09-02T13:37:49Z ~2026-44247-58 13522 247019 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> അങ്ങനെയുള്ള പോർ കണ്ടുനിൽക്കുന്നേര- മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യൻ തദാ രാഘവൻതേരിലിറങ്ങിനിന്നീടിനാ- നാകാശദേശാൽ പ്രഭാകരസന്നിഭൻ വന്ദിച്ചു നിന്നു രഘുകുലനാഥനാ- നന്ദമിയന്നരുൾചെയ്താനഗസ്ത്യനും 'അഭ്യുദയം നിനക്കാശു വരുത്തുവാ- നിപ്പോഴിവിടേയ്ക്കു വന്നിതു ഞാനെടോ!...................3860 താപത്രയവും വിഷാദവും തീർന്നുപോ- മാപത്തു മറ്റുള്ളവയുമകന്നുപോം ശത്രുനാശം വരും രോഗവിനാശനം വർദ്ധിയ്ക്കുമായുസ്സു സൽക്കീർത്തിവർദ്ധനം നിത്യമാദിത്യഹൃദയമാം മന്ത്രമി- തുത്തമമെത്രയും ഭക്ത്യാ ജപിയ്ക്കെടോ! ദേവാസുരോരഗചാരണ കിന്നര- താപസഗുഹ്യകയക്ഷരക്ഷോഭൂത- കിംപുരുഷാപ്സരോ മാനുഷാദ്യന്മാരും സമ്പ്രതി സൂര്യനെത്തന്നെ ഭജിപ്പതും......................3870 ദേവകളാകുന്നതാദിത്യനാകിയ ദേവനത്രേ പതിന്നാലു ലോകങ്ങളും രക്ഷിപ്പതും നിജ രശ്മികൾകൊണ്ടവൻ ഭക്ഷിപ്പതുമവൻ കൽപകാലാന്തരേ ബ്രഹ്മനും വിഷ്ണുവും ശ്രീമഹാദേവനും ഷണ്മുഖൻതാനും പ്രജാപതി വൃന്ദവും ശക്രനും വൈശ്വാനരനും കൃതാന്തനും രക്ഷോവരനും വരുണനും വായുവും യക്ഷാധിപനുമീശാനനും ചന്ദ്രനും നക്ഷത്രജാലവും ദിക്കരിവൃന്ദവും....................3880 വാരണവക്ത്രനുമാര്യനും മാരനും താരാഗണങ്ങളും നാനാ ഗ്രഹങ്ങളും അശ്വിനീപുത്രരുമഷ്ടവസുക്കളും വിശ്വദേവന്മാരും സിദ്ധരും സാദ്ധ്യരും നാനാ പിതൃക്കളും പിന്നെ മനുക്കളും ദാനവന്മാരുമുരഗസമൂഹവും വാരമാസർത്തുസംവത്സരകൽപാദി കാരകനായതും സൂര്യനിവൻതന്നെ വേദാന്തവേദ്യനാം വേദാത്മകനിവൻ വേദാർത്ഥവിഗ്രഹൻ വേദജ്ഞസേവിതൻ...................3890 പൂഷാവിഭാകരൻ മിത്രൻ പ്രഭാകരൻ ദോഷാകരാത്മകൻ ത്വഷ്ടാ ദിനകരൻ ഭാസ്കരൻ നിത്യനഹസ്കരനീശ്വരൻ സാക്ഷിസവിതാ സമസ്തലോകേക്ഷണൻ ഭാസ്വാൻ വിവസ്വാൻ നഭസ്വാൻ ഗഭസ്തിമാൻ ശാശ്വതൻ ശംഭു ശരണ്യൻ ശരണദൻ ലോകശിശിരാരി ഘോരതിമിരാരി ശോകാപഹാരി ലോകാലോകവിഗ്രഹൻ ഭാനു ഹിരണ്യഗർഭൻ ഹിരണ്യേന്ദ്രിയൻ ദാനപ്രിയൻ സഹസ്രാംശു സനാതനൻ......................3900 സപ്താശ്വനർജ്ജുനാശ്വൻ സകലേശ്വരൻ സുപ്തജനാവബോധപ്രദൻ മംഗലൻ ആദിത്യനർക്കനരുണനനന്തഗൻ ജ്യോതിർമ്മയൻ തപനൻ സവിതാ രവി വിഷ്ണു വികർത്തനൻ മാർത്താണ്ഡനംശുമാ- നുഷ്ണകിരണൻ മിഹിരൻ വിരോചനൻ പ്രദ്യോതനൻ പരൻ ഖദ്യോതനുദ്യോത- നദ്വയൻ വിദ്യാവിനോദൻ വിഭാവസു വിശ്വസൃഷ്ടിസ്ഥിതിസംഹാരകാരണൻ വിശ്വവന്ദ്യൻ മഹാവിശ്വരൂപൻ വിഭു.....................3910 വിശ്വവിഭാവനൻ വിശ്വൈകനായകൻ വിശ്വാസഭക്തിയുക്താനാം ഗതിപ്രദൻ ചണ്ഡകിരണൻ തരണി ദിനമണി പുണ്ഡരീകപ്രബോധപ്രദനര്യമാ ദ്വാദശാത്മാ പരമാത്മാ പരാപര- നാദിതേയൻ ജഗദാദിഭൂതൻ ശിവൻ ഖേദവിനാശനൻ കേവലാത്മാവിന്ദു- നാദാത്മകൻ നാരദാദി നിഷേവിതൻ ജ്ഞാനസ്വരൂപനജ്ഞാനവിനാശനൻ ധ്യാനിച്ചുകൊൾക നീ നിത്യമിദ്ദേവനെ.........................3920 </poem> jnh4izkoryvw8t23z57ictjuc4x3zde അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണവധം 0 4360 247021 22621 2026-09-02T13:45:39Z ~2026-44247-58 13522 247021 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാഘവൻ മാതലിയോടരുളിച്ചെയ്തി- 'താകുലമെന്നിയേ തേർ നടത്തീടു നീ'....................3940 മാതലി തേരതിവേഗേന കൂട്ടിനാ- നേതുമേ ചഞ്ചലമില്ല ദശാസ്യനും മൂടി പൊടികൊണ്ടു ദിക്കുമുടനിട- കൂടി ശരങ്ങളുമെന്തൊരു വിസ്മയം. രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു********8 ധാത്രിയിലിട്ടു ദശരഥപുത്രനും യാധുധാനാധിപൻ വാജികൾ തമ്മെയും മാതലിതന്നെയുമേറെയെയ്തീടിനാൻ ശൂലം മുസലം ഗദാദികളും മേൽക്കു- മേലേ പൊഴിച്ചിതു രാക്ഷസരാജനും.......................3950 സായകജാലം പൊഴിച്ചവയും മുറി- ച്ചായോധനത്തിന്നടുത്തിനു രാമനും ഏറ്റമണഞ്ഞുമകന്നും വലംവച്ചു- മേറ്റുമിടംവച്ചുമൊട്ടു പിൻവാങ്ങിയും സാരഥിമാരുടെ സൗത്യകൗശല്യവും പോരാളികളുടേ യുദ്ധകൗശല്യവും പണ്ടുകീഴിൽ കണ്ടതില്ല നാമീവണ്ണ- മുണ്ടാകയുമില്ലിവണ്ണമിനി മേലിൽ എന്നു ദേവാദികളും പുകഴ്ത്തീടിനാർ നന്നുനന്നെന്നു തെളിഞ്ഞിതു നാരദൻ പൗലസ്ത്യരാഘവന്മാർതൊഴിൽ കാൺകയാൽ ത്രൈലോക്യവാസികൾ ഭീതിപൂണ്ടീടിനാർ വാതമടങ്ങി മറഞ്ഞിതു സൂര്യനും മേദിനിതാനും വിറച്ചിതു പാരമായ്‌ പാഥോനിധിയുമിളകി മറിഞ്ഞിതു പാതാളവാസികളും നടുങ്ങീടിനാർ 'അംബുധി അംബുധിയോടെന്നെതിർക്കിലു- മംബരമംബരത്തോടെതിർത്തീടിലും രാഘവരാവണയുദ്ധത്തിനു സമം രാഘവരാമണയുദ്ധമൊഴിഞ്ഞില്ല' കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നർ ദേവാദികളുമന്നേരത്തു രാഘവൻ രാത്രിഞ്ചരന്റെ തലയൊന്നറുത്തുടൻ ധാത്രിയിലിട്ടാനതുനേരമപ്പൊഴേ കൂടെ മുളച്ചുകാണായിതവൻതല കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും ഉണ്ടായിതപ്പോളതും പിന്നെ രാഘവൻ ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാൽ ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ പൃത്ഥ്വിയിലിട്ടു രഘുകുലസത്തമൻ പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി- ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും ഇങ്ങനെ നൂറായിരം തല പോകിലു- മെങ്ങും കുറവില്ലവൻതല പത്തിനും രാത്രിഞ്ചരാധിപൻതന്റെ തപോബലം ചിത്രം വിചിത്രം വിചിത്രമത്രേ തുലോം കുംഭകർണ്ണൻ മകരാക്ഷൻ ഖരൻ ബാലി വമ്പനാം മാരീചനെന്നിവരാദിയാം ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി- നിഷ്ഠൂരനാമിവനെക്കൊല്ലുവാൻ മടി- യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാൻ കണ്ടീലുപായവുമേതുമൊന്നീശ്വരാ! ചിന്തിച്ചു രാഘവൻ പിന്നെയുമദ്ദശ- കന്ധരൻമെയ്യിൽ ബാണങ്ങൾ തൂകീടിനാൻ രാവണനും പൊഴിച്ചീടിനാൻ ബാണങ്ങൾ ദേവദേവൻതിരുമേനിമേലാവോളം കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര- നുണ്ടായിതുള്ളിലൊരു നിനവന്നേരം പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും കെൽപുകുറഞ്ഞു ദശാസ്യനും നിർണ്ണയം ഏഴുദിവസം മുഴുവനീവണ്ണമേ രോഷേണനിന്നു പൊരുതോരനന്തരം മാതലിതാനും തൊഴുതു ചൊല്ലീടിനാ- 'നേതും വിഷാദമുണ്ടാകായ്ക മാനസേ മുന്നമഗസ്ത്യതപോധനനാദരാൽ തന്ന ബാണം കൊണ്ടു കൊല്ലാം ജഗൽപ്രഭോ! പൈതാമഹാസ്ത്രമതായതെ'ന്നിങ്ങനെ മാതലി ചൊന്നതു കേട്ടു രഘുവരൻ 'നന്നു പറഞ്ഞതു നീയിതെന്നോടിനി- ക്കൊന്നീടുവൻ ദശകണ്ഠനെ നിർണ്ണയം' എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ നന്നായെടുത്തു തൊടുത്തിതു രാഘവൻ സൂര്യാനലന്മാരതിന്നു തരം തൂവൽ വായുവും മന്ദരമേരുക്കൾ മദ്ധ്യമായ്‌ വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നൻ രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ- ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു ചോരകഴുകി മുഴുകി വിരവോടു മാരുതവേഗേന രാഘവൻ തന്നുടെ തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ ബാണവുമെന്തൊരു വിസ്മയ,മന്നേരം തേരിൽ നിന്നാശു മറിഞ്ഞുവീണീടിനാൻ പാരിൽ മരാമരം വീണപോലെ തദാ കൽപകവൃക്ഷപ്പുതുമലർ തൂകിനാ- രുൽപന്നമോദേന വാനരരേവരും അർക്കകുലോത്ഭവൻ മൂദ്ധനി മേൽക്കുമേൽ ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു പുഷ്കരസംഭവനും തെളിഞ്ഞീടിനാ- നർക്കനും നേരെയുദിച്ചാനതുനേരം മന്ദമായ്‌ വീശിത്തുടങ്ങി പവനനും നന്നായ്‌ വിളങ്ങീ ചതുർദ്ദശലോകവും താപസന്മാരും ജയജയ ശബ്ദേന താപമകന്നു പുകഴ്‌ന്നുതുടങ്ങിനാർ ശേഷിച്ച രാക്ഷസരോടിയകംപുക്കു കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ അർക്കജൻ മാരുതി നീലാംഗദാദിയാം മർക്കടവീരരുമാർത്തു പുകഴ്ത്തിനാർ </poem> 3arrvrdnbeyptjv2itwy1y6wx3u2h2u 247023 247021 2026-09-02T13:50:06Z ~2026-44247-58 13522 247023 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാഘവൻ മാതലിയോടരുളിച്ചെയ്തി- 'താകുലമെന്നിയേ തേർ നടത്തീടു നീ'....................3940 മാതലി തേരതിവേഗേന കൂട്ടിനാ- നേതുമേ ചഞ്ചലമില്ല ദശാസ്യനും മൂടി പൊടികൊണ്ടു ദിക്കുമുടനിട- കൂടി ശരങ്ങളുമെന്തൊരു വിസ്മയം. രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു********8 ധാത്രിയിലിട്ടു ദശരഥപുത്രനും യാധുധാനാധിപൻ വാജികൾ തമ്മെയും മാതലിതന്നെയുമേറെയെയ്തീടിനാൻ ശൂലം മുസലം ഗദാദികളും മേൽക്കു- മേലേ പൊഴിച്ചിതു രാക്ഷസരാജനും.......................3950 സായകജാലം പൊഴിച്ചവയും മുറി- ച്ചായോധനത്തിന്നടുത്തിതു രാമനും ഏറ്റമണഞ്ഞുമകന്നും വലംവച്ചു- മേറ്റുമിടംവച്ചുമൊട്ടു പിൻവാങ്ങിയും സാരഥിമാരുടെ സൗത്യകൗശല്യവും പോരാളികളുടെ യുദ്ധകൗശല്യവും പണ്ടുകീഴിൽ കണ്ടതില്ല നാമീവണ്ണ- മുണ്ടാകയുമില്ലിവണ്ണമിനി മേലിൽ എന്നു ദേവാദികളും പുകഴ്ത്തീടിനാർ നന്നുനന്നെന്നു തെളിഞ്ഞിതു നാരദൻ.......................3960 പൗലസ്ത്യരാഘവന്മാർതൊഴിൽ കാൺകയാൽ ത്രൈലോക്യവാസികൾ ഭീതിപൂണ്ടീടിനാർ വാതമടങ്ങി മറഞ്ഞിതു സൂര്യനും മേദിനിതാനും വിറച്ചിതു പാരമായ്‌ പാഥോനിധിയുമിളകി മറിഞ്ഞിതു പാതാളവാസികളും നടുങ്ങീടിനാർ 'അംബുധി അംബുധിയോടെന്നെതിർക്കിലു- മംബരമംബരത്തോടെതിർത്തീടിലും രാഘവരാവണയുദ്ധത്തിനു സമം രാഘവരാമണയുദ്ധമൊഴിഞ്ഞില്ല' കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നർ ദേവാദികളുമന്നേരത്തു രാഘവൻ രാത്രിഞ്ചരന്റെ തലയൊന്നറുത്തുടൻ ധാത്രിയിലിട്ടാനതുനേരമപ്പൊഴേ കൂടെ മുളച്ചുകാണായിതവൻതല കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും ഉണ്ടായിതപ്പോളതും പിന്നെ രാഘവൻ ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാൽ ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ പൃത്ഥ്വിയിലിട്ടു രഘുകുലസത്തമൻ പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി- ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും ഇങ്ങനെ നൂറായിരം തല പോകിലു- മെങ്ങും കുറവില്ലവൻതല പത്തിനും രാത്രിഞ്ചരാധിപൻതന്റെ തപോബലം ചിത്രം വിചിത്രം വിചിത്രമത്രേ തുലോം കുംഭകർണ്ണൻ മകരാക്ഷൻ ഖരൻ ബാലി വമ്പനാം മാരീചനെന്നിവരാദിയാം ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി- നിഷ്ഠൂരനാമിവനെക്കൊല്ലുവാൻ മടി- യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാൻ കണ്ടീലുപായവുമേതുമൊന്നീശ്വരാ! ചിന്തിച്ചു രാഘവൻ പിന്നെയുമദ്ദശ- കന്ധരൻമെയ്യിൽ ബാണങ്ങൾ തൂകീടിനാൻ രാവണനും പൊഴിച്ചീടിനാൻ ബാണങ്ങൾ ദേവദേവൻതിരുമേനിമേലാവോളം കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര- നുണ്ടായിതുള്ളിലൊരു നിനവന്നേരം പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും കെൽപുകുറഞ്ഞു ദശാസ്യനും നിർണ്ണയം ഏഴുദിവസം മുഴുവനീവണ്ണമേ രോഷേണനിന്നു പൊരുതോരനന്തരം മാതലിതാനും തൊഴുതു ചൊല്ലീടിനാ- 'നേതും വിഷാദമുണ്ടാകായ്ക മാനസേ മുന്നമഗസ്ത്യതപോധനനാദരാൽ തന്ന ബാണം കൊണ്ടു കൊല്ലാം ജഗൽപ്രഭോ! പൈതാമഹാസ്ത്രമതായതെ'ന്നിങ്ങനെ മാതലി ചൊന്നതു കേട്ടു രഘുവരൻ 'നന്നു പറഞ്ഞതു നീയിതെന്നോടിനി- ക്കൊന്നീടുവൻ ദശകണ്ഠനെ നിർണ്ണയം' എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ നന്നായെടുത്തു തൊടുത്തിതു രാഘവൻ സൂര്യാനലന്മാരതിന്നു തരം തൂവൽ വായുവും മന്ദരമേരുക്കൾ മദ്ധ്യമായ്‌ വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നൻ രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ- ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു ചോരകഴുകി മുഴുകി വിരവോടു മാരുതവേഗേന രാഘവൻ തന്നുടെ തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ ബാണവുമെന്തൊരു വിസ്മയ,മന്നേരം തേരിൽ നിന്നാശു മറിഞ്ഞുവീണീടിനാൻ പാരിൽ മരാമരം വീണപോലെ തദാ കൽപകവൃക്ഷപ്പുതുമലർ തൂകിനാ- രുൽപന്നമോദേന വാനരരേവരും അർക്കകുലോത്ഭവൻ മൂദ്ധനി മേൽക്കുമേൽ ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു പുഷ്കരസംഭവനും തെളിഞ്ഞീടിനാ- നർക്കനും നേരെയുദിച്ചാനതുനേരം മന്ദമായ്‌ വീശിത്തുടങ്ങി പവനനും നന്നായ്‌ വിളങ്ങീ ചതുർദ്ദശലോകവും താപസന്മാരും ജയജയ ശബ്ദേന താപമകന്നു പുകഴ്‌ന്നുതുടങ്ങിനാർ ശേഷിച്ച രാക്ഷസരോടിയകംപുക്കു കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ അർക്കജൻ മാരുതി നീലാംഗദാദിയാം മർക്കടവീരരുമാർത്തു പുകഴ്ത്തിനാർ </poem> az4wgtyzpoz2ge29wz77hh4xptbq2xa 247025 247023 2026-09-02T15:14:58Z ~2026-44247-58 13522 247025 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> രാഘവൻ മാതലിയോടരുളിച്ചെയ്തി- 'താകുലമെന്നിയേ തേർ നടത്തീടു നീ'....................3940 മാതലി തേരതിവേഗേന കൂട്ടിനാ- നേതുമേ ചഞ്ചലമില്ല ദശാസ്യനും മൂടി പൊടികൊണ്ടു ദിക്കുമുടനിട- കൂടി ശരങ്ങളുമെന്തൊരു വിസ്മയം. രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു********8 ധാത്രിയിലിട്ടു ദശരഥപുത്രനും യാധുധാനാധിപൻ വാജികൾ തമ്മെയും മാതലിതന്നെയുമേറെയെയ്തീടിനാൻ ശൂലം മുസലം ഗദാദികളും മേൽക്കു- മേലേ പൊഴിച്ചിതു രാക്ഷസരാജനും.......................3950 സായകജാലം പൊഴിച്ചവയും മുറി- ച്ചായോധനത്തിന്നടുത്തിതു രാമനും ഏറ്റമണഞ്ഞുമകന്നും വലംവച്ചു- മേറ്റുമിടംവച്ചുമൊട്ടു പിൻവാങ്ങിയും സാരഥിമാരുടെ സൗത്യകൗശല്യവും പോരാളികളുടെ യുദ്ധകൗശല്യവും പണ്ടുകീഴിൽ കണ്ടതില്ല നാമീവണ്ണ- മുണ്ടാകയുമില്ലിവണ്ണമിനി മേലിൽ എന്നു ദേവാദികളും പുകഴ്ത്തീടിനാർ നന്നുനന്നെന്നു തെളിഞ്ഞിതു നാരദൻ.......................3960 പൗലസ്ത്യരാഘവന്മാർതൊഴിൽ കാൺകയാൽ ത്രൈലോക്യവാസികൾ ഭീതിപൂണ്ടീടിനാർ വാതമടങ്ങി മറഞ്ഞിതു സൂര്യനും മേദിനിതാനും വിറച്ചിതു പാരമായ്‌ പാഥോനിധിയുമിളകി മറിഞ്ഞിതു പാതാളവാസികളും നടുങ്ങീടിനാർ 'അംബുധി അംബുധിയോടെന്നെതിർക്കിലു- മംബരമംബരത്തോടെതിർത്തീടിലും രാഘവരാവണയുദ്ധത്തിനു സമം രാഘവരാവണയുദ്ധമൊഴിഞ്ഞില്ല'...........................3970 കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നർ ദേവാദികളുമന്നേരത്തു രാഘവൻ രാത്രിഞ്ചരന്റെ തലയൊന്നറുത്തുടൻ*********** ധാത്രിയിലിട്ടാനതുനേരമപ്പൊഴേ കൂടെ മുളച്ചുകാണായിതവൻതല കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും ഉണ്ടായിതപ്പോളതും പിന്നെ രാഘവൻ ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാൽ ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ പൃത്ഥ്വിയിലിട്ടു രഘുകുലസത്തമൻ....................3980 പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി- ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും ഇങ്ങനെ നൂറായിരം തല പോകിലു- മെങ്ങും കുറവില്ലവൻതല പത്തിനും രാത്രിഞ്ചരാധിപൻതന്റെ തപോബലം************ ചിത്രം വിചിത്രം വിചിത്രമത്രേ തുലോം കുംഭകർണ്ണൻ മകരാക്ഷൻ ഖരൻ ബാലി വമ്പനാം മാരീചനെന്നിവരാദിയാം ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി- നിഷ്ഠൂരനാമിവനെക്കൊല്ലുവാൻ മടി-......................3990 യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാൻ കണ്ടീലുപായവുമേതുമൊന്നീശ്വരാ! ചിന്തിച്ചു രാഘവൻ പിന്നെയുമദ്ദശ- കന്ധരൻമെയ്യിൽ ബാണങ്ങൾ തൂകീടിനാൻ രാവണനും പൊഴിച്ചീടിനാൻ ബാണങ്ങൾ ദേവദേവൻതിരുമേനിമേലാവോളം കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര- നുണ്ടായിതുള്ളിലൊരു നിനവന്നേരം പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും കെൽപുകുറഞ്ഞു ദശാസ്യനും നിർണ്ണയം..................4000 ഏഴുദിവസം മുഴുവനീവണ്ണമേ രോഷേണനിന്നു പൊരുതോരനന്തരം മാതലിതാനും തൊഴുതു ചൊല്ലീടിനാ- 'നേതും വിഷാദമുണ്ടാകായ്ക മാനസേ മുന്നമഗസ്ത്യതപോധനനാദരാൽ തന്ന ബാണം കൊണ്ടു കൊല്ലാം ജഗൽപ്രഭോ! പൈതാമഹാസ്ത്രമതായതെ'ന്നിങ്ങനെ മാതലി ചൊന്നതു കേട്ടു രഘുവരൻ 'നന്നു പറഞ്ഞതു നീയിതെന്നോടിനി- ക്കൊന്നീടുവൻ ദശകണ്ഠനെ നിർണ്ണയം'...................4010 എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ നന്നായെടുത്തു തൊടുത്തിതു രാഘവൻ സൂര്യാനലന്മാരതിന്നു തരം തൂവൽ വായുവും മന്ദരമേരുക്കൾ മദ്ധ്യമായ്‌ വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിനാൻ രാവണൻതന്റെ ഹൃദയം പിളർന്നു ഭൂ-******** ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു ചോരകഴുകി മുഴുകി വിരവോടു മാരുതവേഗേന രാഘവൻ തന്നുടെ........................4020 തൂണിയിൽ വന്നിങ്ങു വീണു തെളിവോടെ ബാണവുമെന്തൊരു വിസ്മയമന്നേരം തേരിൽ നിന്നാശു മറിഞ്ഞുവീണീടിനാൻ പാരിൽ മരാമരം വീണപോലെ തദാ കൽപകവൃക്ഷപ്പുതുമലർ തൂകിനാ- രുൽപന്നമോദേന വാനരരേവരും അർക്കകുലോത്ഭവൻ മൂദ്ധനി മേൽക്കുമേൽ ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു പുഷ്കരസംഭവനും തെളിഞ്ഞീടിനാ- നർക്കനും നേരെയുദിച്ചാനതുനേരം......................4030 മന്ദമായ്‌ വീശിത്തുടങ്ങി പവനനും നന്നായ്‌ വിളങ്ങീ ചതുർദ്ദശലോകവും താപസന്മാരും ജയജയ ശബ്ദേന താപമകന്നു പുകഴ്‌ന്നുതുടങ്ങിനാർ ശേഷിച്ച രാക്ഷസരോടിയകംപുക്കു കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ അർക്കജൻ മാരുതി നീലാംഗദാദിയാം മർക്കടവീരരുമാർത്തു പുകഴ്ത്തിനാർ </poem> r3pgf7dp5rlt83yavp68g5xkg8xkzyx അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണഗാത്രദഹനം 0 4361 247027 78772 2026-09-03T05:28:49Z ~2026-44247-58 13522 247027 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} <poem> അഗ്രജൻ വീണതു കണ്ടു വിഭീഷണൻ വ്യഗ്രിച്ചരികത്തു ചെന്നിരുന്നാകുലാൽ..................4040 ദുഃഖം കലർന്നു വിലാപം തുടങ്ങിനാ- 'നൊക്കെ വിധിബലമല്ലോ വരുന്നതും ഞാനിതൊക്കെപ്പറഞ്ഞീടിനേൻ മുന്നമേ മാനം നടിച്ചെന്നെയും വെടിഞ്ഞീടിന വീര! മഹാശയനോചിതനായ നീ പാരിലീവണ്ണം കിടക്കുമാറായതും കണ്ടിതെല്ലാം ഞാനനുഭവിക്കേണമെ- ന്നുണ്ടു ദൈവത്തിനതാർക്കൊഴിക്കാവതും? ഏവം കരയും വിഭീഷണൻതന്നോടു ദേവദേവേശനരുൾചെയ്തിതാദരാൽ...........................4050 'എന്നോടഭിമുഖനായ് നിന്നു പോർചെയ്തു നന്നായ്‌ മരിച്ച മഹാശൂരനാമിവൻ- തന്നെക്കുറിച്ചു കരയരുതേതുമേ നന്നല്ലതുപരലോകത്തിനു സഖേ! വീരരായുള്ള രാജാക്കൾധർമ്മം നല്ല പോരിൽ മരിയ്ക്കുന്നതെന്നറിയേണമേ! പോരിൽ മരിച്ചു വീരസ്വർഗ്ഗസിദ്ധിയ്ക്കു പാരം സുകൃതികൾക്കെന്നി യോഗം വരാ ദോഷങ്ങളെല്ലമൊടുങ്ങീതിവന്നിനി- ശ്ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ'........................4060 ഇത്ഥമരുൾ ചെയ്തു നിന്നരുളുന്നേരം തത്ര മണ്ഡോദരി കേണു വന്നീടിനാൾ ലങ്കാധിപൻമാറിൽ വീണു കരഞ്ഞുമാ- തങ്കമുൾക്കൊണ്ടു മോഹിച്ചു പുനരുടൻ ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള നാരീജനങ്ങളും കേണുതുടങ്ങിനാർ പംക്തിരഥാത്മജനപ്പോളരുൾചെയ്തു പംക്തിമുഖാനുജൻ തന്നോടു സാദരം 'രാവണൻ തന്നുടൽ സംസ്കരിച്ചീടുക പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം'............................4070 തത്ര വിഭീഷണൻ ചൊന്നാ'നിവനോള- മിത്ര പാപം ചെയ്തവരില്ല ഭൂതലേ യോഗ്യമല്ലേതുമടിയനിവനുടൽ- സംസ്കരിച്ചീടുനാ'നെന്നു കേട്ടേറ്റവും വന്ന ബഹുമാനമോടെ രഘൂത്തമൻ പിന്നെയും ചൊന്നാൻ വിഭീഷണൻ തന്നോടു 'മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു കർബ്ബുരാധീശ്വരനറ്റിതു പാപങ്ങൾ വൈരവുമാമരണാന്തമെന്നാകുന്നി- തേറിയ സദ്ഗതിയുണ്ടാവതിന്നു നീ.......................4080 ശേഷക്രിയകൾ വഴിയേ കഴിക്കൊരു ദോഷം നിനക്കതിനേതുമകപ്പെടാ' ചന്ദനഗന്ധാദികൊണ്ടു ചിതയുമാ- നന്ദേന കൂട്ടി മുനിവരന്മാരുമായ്‌ വസ്ത്രാഭരണമാല്യങ്ങൾകൊണ്ടും തദാ നക്തഞ്ചരാധിപദേഹമലങ്കരി- ച്ചാർത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി- ഹോത്രികളെസ്സംസ്കരിയ്ക്കുന്നവണ്ണമേ രാവണദേഹം ദഹിപ്പിച്ചു തന്നുടെ പൂർവ്വജനായുദകക്രിയയും ചെയ്തു.............................4090 നാരികൾ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു ശ്രീരാമപാദം നമസ്കരിച്ചീടിനാൻ മാതലിയും രഘുനാഥനെ വന്ദിച്ചു ജാതമോദം പോയ്‌ സുരാലയം മേവിനാൻ ചെന്നു നിജനിജ മന്ദിരം പുക്കിതു ജന്യാവലോകനം ചെയ്തു നിന്നോർകളും വിഭീഷണരാജ്യാഭിഷേകം ലക്ഷ്മണനോടരുൾചെയ്തിതു രാമനും 'രക്ഷോവരനാം വിഭീഷണായ്‌ മയാ ദത്തമായോരു ലങ്കാരാജ്യമുൾപുക്കു ചിത്തമോദാലഭിഷേകം കഴിക്ക നീ'..........................4100 എന്നതുകേട്ടു കപിവരന്മാരൊടും ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌ അർണ്ണവതോയാദി തീർത്ഥജലങ്ങളാൽ സ്വർണ്ണകലശങ്ങൾ പൂജിച്ചു ഘോഷിച്ചു വാദ്യഘോഷത്തോടു താപസന്മാരുമാ- യാർത്തുവിളിച്ചഭിഷേകവും ചെയ്തിതു ഭൂമിയും ചന്ദ്രദിവാകരരാദിയും രാമകഥയുമുള്ളന്നു വിഭീഷണൻ ലങ്കേശനായ്‌ വാഴുകെന്നു കിരീടാദ്യ- ലങ്കാരവു ചെയ്തു ദാനപുരസ്കൃതം...........................4110 പൂജ്യനായോരു വിഭീഷണനായ്ക്കൊണ്ടു രാജ്യനിവാസികൾ കാഴ്ചയും വച്ചിതു വാച്ച കുതൂഹലം പൂണ്ടു വിഭീഷണൻ കാഴ്ചയുമെല്ലാമെടുപ്പിച്ചു കൊണ്ടുവ- ന്നാസ്ത്ഥയാ രാഘവൻ തൃക്കാൽക്കൽ വച്ചഭി- വാദ്യവും ചെയ്തു വിഭീഷണനാദരാൽ നക്തഞ്ചരേന്ദ്രപ്രസാദത്തിനായ്‌ രാമ- ഭദ്രനതെല്ലാം പരിഗ്രഹിച്ചീടിനാൻ 'ഇപ്പോൾ കൃതകൃത്യനായേനഹ'മെന്നു ചിൽപുരുഷൻ പ്രസാദിച്ചരുളീടിനാൻ..................4120 അഗ്രേ വിനീതനായ്‌ വന്ദിച്ചു നിൽക്കുന്ന സുഗ്രീവനെപ്പുനരാലിംഗനം ചെയ്തു സന്തുഷ്ടനായരുൾചെയ്തിതു രാഘവൻ 'ചിന്തിച്ചതെല്ലാം ലഭിച്ചു നമുക്കെടോ! ത്വത്സാഹയത്വേന രാവണൻ തന്നെ ഞാ- നുത്സാഹമോടു വധിച്ചിതു നിശ്ചയം ലങ്കേശ്വരനായ്‌ വിഭീഷണൻ തന്നെയും ശങ്കാവിഹീനമഭിഷേകവും ചെയ്തു.' </poem> bnfoo7dlw550k4km8864lngeh56umwp അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/സീതാസ്വീകരണം 0 4362 247028 78773 2026-09-03T05:46:53Z ~2026-44247-58 13522 247028 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> പിന്നെ ഹനുമാനെ നോക്കിയരുൾചെയ്തു മന്നവൻ 'നീ പൊയ്‌ വിഭീഷണാനുജ്ഞയാ........................4130 ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം നക്തഞ്ചരാധിപനിഗ്രഹമാദിയാം വൃത്താന്തമെല്ലാം പറഞ്ഞു കേൾപ്പിക്കണം എന്നാലവളുടെ ഭാവവും വാക്കുമി- ങ്ങെന്നോടു വന്നു പറക നീ സത്വരം' എന്നതു കേട്ടു പവനതനയനും ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം വന്നു നിശാചരർ സൽക്കരിച്ചീടിനാർ നന്ദിതനായൊരു മാരുത പുത്രനും.......................4140 രാമപാദാബ്ജവും ധ്യാനിച്ചിരിക്കുന്ന ഭൂമിസുതയെ നമസ്കരിച്ചീടിനാൻ വക്ത്രപ്രസാദമാലോക്യ കപിവരൻ വൃത്താന്തമെല്ലാം പറഞ്ഞുതുടങ്ങിനാൻ 'ലക്ഷ്മണനോടും വിഭീഷണൻതന്നൊടും സുഗ്രീവനാദിയാം വാനരന്മാരൊടും രക്ഷോവരനാം ദശഗ്രീവനെക്കൊന്നു ദുഃഖമകന്നു തെളിഞ്ഞു മേവീടിനാൻ ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു ചിത്തം തെളിഞ്ഞരുൾചെയ്തിതറിഞ്ഞാലും'.....................4150 സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ- ന്നെന്തു ചൊല്ലാവതു ജാനകീദേവിയും ഗദ്ഗദവർണ്ണേന ചൊല്ലിനാ'ളെന്തു ഞാൻ മർക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ ഭർത്താവിനെക്കണ്ടുകൊൾവാനുപായമെ- ന്തെത്ര പാർക്കേണമിനിയും ശുചൈവ ഞാൻ നേരത്തിതിന്നു യോഗം വരുത്തീടുനീ ധീരത്വമില്ലിനിയും പൊറുത്തീടുവാൻ' വാതാത്മജനും രഘുവരൻതന്നോടു മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാൻ.....................4160 ചിന്തിച്ചു രാമൻ വിഭീഷണൻ തന്നോടു സന്തുഷ്ടനായരുൾചെയ്താൻ 'വിരയെ നീ ജാനകീദേവിയെച്ചെന്നു വരുത്തുക ദീനതയുണ്ടുപോൽ കാണായ്കകൊണ്ടുമാം സ്നാനം കഴിപ്പിച്ചു ദിവ്യാംബരാഭര- ണാനുലേപാദ്യലങ്കാരമണിയിച്ചു ശിൽപമായോരു ശിബികമേലാരോപ്യ മൽപുരോഭാഗേ വരുത്തുക സത്വരം.' മാരുതിതന്നോടുകൂടെ വിഭീഷണ- നാരാമദേശം പ്രവേശിച്ചു സാദരം.........................4170 വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു മുഗ്ദ്ധാംഗിയെക്കുളിപ്പിച്ചു ചമയിച്ചു തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര- മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം വാനരവീരരും തിക്കിത്തിരക്കിയ- ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാൻ കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാർ കോലാഹലം കേട്ടു രാഘവൻ കാരുണ്യ- ശാലി വിഭീഷണൻ തന്നോടരുൾചെയ്തു....................4180 'വാനരന്മാരെയുപദ്രവിപ്പാനുണ്ടോ ഞാനുരചെയ്തിതു നിന്നോടിതെന്തെടോ? ജാനകീദേവിയെക്കണ്ടാലതിനൊരു ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ? മാതാവിനെച്ചെന്നു കാണുന്നതുപോലെ മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും പാദചാരേണ വരേണമെന്നന്തികേ മേദിനീനന്ദിനി കിം തത്ര ദൂഷണം?' കാര്യാർത്ഥമായ്‌ പുരാ നിർമ്മിതമായൊരു മായാജനകജാരൂപം മനോഹരം ...........................4190 കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ- പ്പുണ്ഡരീകാക്ഷൻ ബഹുവിധം ചൊല്ലിനാൻ ലക്ഷ്മണനോടു മായാസീതയും ശുചാ തൽക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ 'വിശ്വാസമാശു മൽഭർത്താവിനും മറ്റു വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക ദണ്ഡമില്ലേതുമെനിക്കതിൽ ചാടുവാൻ' സൗമിത്രിയുമതു കേട്ടു രഘൂത്തമ സൗമുഖഭാവമാലോക്യ സസംഭ്രമം....................4200 സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്‌ ഹോമകുണ്ഡം തീർത്തു തീയും ജ്വലിപ്പിച്ചു രാമപാർശ്വം പ്രവേശിച്ചു നിന്നീടിനാൻ ഭൂമിസുതയുമന്നേരം പ്രസന്നയായ്‌ ഭർത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും ദേവദ്വിജേന്ദ്രതപോധനന്മാരെയും പാവകൻതന്നെയും വന്ദിച്ചു ചൊല്ലിനാൾ 'ഭർത്താവിനെയൊഴിഞ്ഞന്യനെ ഞാൻ മമ ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ സാക്ഷിയല്ലോ സകലത്തിനുമാകയാൽ സാക്ഷാൽ പരമാർത്ഥമിന്നറിയിക്ക നീ' എന്നു പറഞ്ഞുടൻ മൂന്നു വലം വച്ചു വഹ്നിയിൽ ചാടിനാൾ കിഞ്ചിൽ ഭയം വിനാ ദുശ്‌ച്യവനാദികൾ വിസ്മയപ്പെട്ടിതു നിശ്‌ചലമായിതു ലോകവുമന്നേരം ഇന്ദ്രനും കാലനും പാശിയും വായുവും വൃന്ദാകരാധിപന്മാരും കുബേരനും മന്ദാകിനീധരൻതാനും വിരിഞ്ചനും സുന്ദരിമാരാകുമപ്സരസ്ത്രീകളും ഗന്ധർവ്വ കിന്നര കിംപുരുഷന്മാരു ദന്ദശുകന്മാർ പിതൃക്കൾ മുനികളും ചാരണഗുഹ്യസിദ്ധസാദ്ധ്യന്മാരും നാരദ തുംബുരുമുഖ്യജനങ്ങളും മറ്റും വിമാനാഗ്രചാരികളൊക്കവേ ചുറ്റും നിറഞ്ഞിതു, രാമൻതിരുവടി നിന്നരുളും പ്രദേശത്തിങ്കലന്നേരം വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും രാമചന്ദ്രം പരമാത്മാനമന്നേരം പ്രേമമുൾക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാർ 'സർവ്വലോകത്തിനും കർത്താ ഭവാനല്ലോ സർവ്വത്തിനും സാക്ഷിയാകുന്നുതും ഭവാൻ അജ്ഞാനവിഗ്രഹനാകുന്നതും ഭവാൻ അജ്ഞാനനാശകനാകുന്നതും ഭവാൻ സൃഷ്ടികർത്താവാം വിരിഞ്ചനാകുന്നതു- മഷ്ടവസുക്കളിലഷ്ടമനായതും ലോകത്തിനാദിയും മദ്ധ്യവുമന്തവു- മേകനാം നിത്യസ്വരൂപൻ ഭവാനല്ലോ കർണ്ണങ്ങളായതുമശ്വനീദേവകൾ കണ്ണുകളായതുമാദിത്യചന്ദ്രന്മാർ ശുദ്ധനായ്‌ നിത്യനായദ്വയനായൊരു മുക്തനാകുന്നതും നിത്യം ഭവാനല്ലൊ നിന്നുടെ മായയാ മൂടിക്കിടപ്പവർ നിന്നെ മനുഷ്യനെന്നുള്ളിലോർത്തീടുവോർ നിന്നുടെ നാമസ്മരണമുള്ളോരുള്ളിൽ നന്നായ്‌ പ്രകാശിയ്ക്കുമാത്മപ്രബോധവും ദുഷ്ടനാം രാവണൻ ഞങ്ങളുടെ പദ- മൊട്ടൊഴിയാതെയടക്കിനാൻ നിർദ്ദയം നഷ്ടനായാനവനിന്നു നിന്നാലിനി- പ്പുഷ്ടസൗഖ്യം വസിക്കാം ത്വൽക്കരുണയാ' ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ ദേവൻ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാൻ 'വന്ദേ പദം പരമാനന്ദമദ്വയം വന്ദേ പദമശേഷസ്തുതികാരണം അദ്ധ്യാത്മജ്ഞാനികളാൽ പരിസേവിതം ചിത്തസത്താമാത്രമവ്യയമീശ്വരം സർവ്വഹൃദിസ്ഥിതം സർവ്വജഗന്മയം സർവ്വലോകപ്രിയം സർവ്വജ്ഞമത്ഭുതം രത്നകിരീടം രവിപ്രഭം കാരുണ്യ- രത്നാകരം രഘുനാഥം രമാവരം രാജരാജേന്ദ്രം രജനീചരാന്തകം രാജീവലോചനം രാവണനാശനം മായാപരമജം മായാമയം മനു- നായകം മായാവിഹീനം മധുദ്വിഷം മാനവം മാനഹീനം മനുജോത്തമം മാധുര്യസാരം മനോഹരം മാധവം യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ- യോഗവിധാനം പരിപൂർണ്ണമച്യുതം രാമം രമണീയരൂപം ജഗദഭി- രാമം സദൈവ സീതാഭിരാമം ഭജേ' ഇത്ഥം വിധാതുസ്തുതികേട്ടു രാഘവൻ ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം ആശ്രയാശൻ ജഗദാശ്രയഭൂതയാ- നാശ്രിതവത്സലയായ വൈദേഹിയെ കാഴ്ചയായ്‌ കൊണ്ടുവന്നാശു വണങ്ങിനാ- നാശ്ചര്യമുൾക്കൊണ്ടു നിന്നിതെല്ലാവരും 'ലങ്കേശനിഗ്രഹാർത്ഥം വിപിനത്തിൽ നി- ന്നെങ്കലാരോപിതയാകിയ ദേവിയെ ശങ്കാവിഹീനം പരിഗ്രഹിച്ചീടുക സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും' പാവകനെപ്രതി പൂജിച്ചു രാഘവൻ ദേവിയെ മോദാൽ പരിഗ്രഹിച്ചീടിനാൻ പങ്കേരുഹാക്ഷനും ജാനകീദേവിയെ- സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും </poem> h0qwsb7263maobig9sm9si541hqriof 247029 247028 2026-09-03T06:10:26Z ~2026-44247-58 13522 247029 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> പിന്നെ ഹനുമാനെ നോക്കിയരുൾചെയ്തു മന്നവൻ 'നീ പൊയ്‌ വിഭീഷണാനുജ്ഞയാ........................4130 ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം നക്തഞ്ചരാധിപനിഗ്രഹമാദിയാം വൃത്താന്തമെല്ലാം പറഞ്ഞു കേൾപ്പിക്കണം എന്നാലവളുടെ ഭാവവും വാക്കുമി- ങ്ങെന്നോടു വന്നു പറക നീ സത്വരം' എന്നതു കേട്ടു പവനതനയനും ചെന്നുലങ്കാപുരം പ്രാപിച്ചനന്തരം വന്നു നിശാചരർ സൽക്കരിച്ചീടിനാർ നന്ദിതനായൊരു മാരുത പുത്രനും.......................4140 രാമപാദാബ്ജവും ധ്യാനിച്ചിരിക്കുന്ന ഭൂമിസുതയെ നമസ്കരിച്ചീടിനാൻ വക്ത്രപ്രസാദമാലോക്യ കപിവരൻ വൃത്താന്തമെല്ലാം പറഞ്ഞുതുടങ്ങിനാൻ 'ലക്ഷ്മണനോടും വിഭീഷണൻതന്നൊടും സുഗ്രീവനാദിയാം വാനരന്മാരൊടും രക്ഷോവരനാം ദശഗ്രീവനെക്കൊന്നു ദുഃഖമകന്നു തെളിഞ്ഞു മേവീടിനാൻ ഇത്ഥം ഭവതിയോടൊക്കെപ്പറകെന്നു ചിത്തം തെളിഞ്ഞരുൾചെയ്തിതറിഞ്ഞാലും'.....................4150 സന്തോഷമെത്രയുണ്ടായിതു സീതയ്ക്കെ- ന്നെന്തു ചൊല്ലാവതു ജാനകീദേവിയും ഗദ്ഗദവർണ്ണേന ചൊല്ലിനാ'ളെന്തു ഞാൻ മർക്കടശ്രേഷ്ഠ! ചൊല്ലേണ്ടതു ചൊല്ലു നീ ഭർത്താവിനെക്കണ്ടുകൊൾവാനുപായമെ- ന്തെത്ര പാർക്കേണമിനിയും ശുചൈവ ഞാൻ നേരത്തിതിന്നു യോഗം വരുത്തീടുനീ ധീരത്വമില്ലിനിയും പൊറുത്തീടുവാൻ' വാതാത്മജനും രഘുവരൻതന്നോടു മൈഥിലീഭാഷിതം ചെന്നു ചൊല്ലീടിനാൻ.....................4160 ചിന്തിച്ചു രാമൻ വിഭീഷണൻ തന്നോടു സന്തുഷ്ടനായരുൾചെയ്താൻ 'വിരയെ നീ ജാനകീദേവിയെച്ചെന്നു വരുത്തുക ദീനതയുണ്ടുപോൽ കാണായ്കകൊണ്ടുമാം സ്നാനം കഴിപ്പിച്ചു ദിവ്യാംബരാഭര- ണാനുലേപാദ്യലങ്കാരമണിയിച്ചു ശിൽപമായോരു ശിബികമേലാരോപ്യ മൽപുരോഭാഗേ വരുത്തുക സത്വരം.' മാരുതിതന്നോടുകൂടെ വിഭീഷണ- നാരാമദേശം പ്രവേശിച്ചു സാദരം.........................4170 വൃദ്ധമാരായ നാരീജനത്തെക്കൊണ്ടു മുഗ്ദ്ധാംഗിയെക്കുളിപ്പിച്ചു ചമയിച്ചു തണ്ടിലെടുപ്പിച്ചുകൊണ്ടു ചെല്ലുന്നേര- മുണ്ടായ്‌ ചമഞ്ഞിതൊരു ഘോഷനിസ്വനം വാനരവീരരും തിക്കിത്തിരക്കിയ- ജ്ജാനകീദേവിയെക്കണ്ടുകൊണ്ടീടുവാൻ കൂട്ടമിട്ടങ്ങണയുന്നതു കണ്ടൊരു യാഷ്ടികന്മാരണഞ്ഞാട്ടിയകറ്റിനാർ കോലാഹലം കേട്ടു രാഘവൻ കാരുണ്യ- ശാലി വിഭീഷണൻ തന്നോടരുൾചെയ്തു....................4180 'വാനരന്മാരെയുപദ്രവിപ്പാനുണ്ടോ ഞാനുരചെയ്തിതു നിന്നോടിതെന്തെടോ? ജാനകീദേവിയെക്കണ്ടാലതിനൊരു ഹാനിയെന്തുള്ളതതു പറഞ്ഞീടു നീ? മാതാവിനെച്ചെന്നു കാണുന്നതുപോലെ മൈഥിലിയെച്ചെന്നു കാണ്ടാലുമേവരും പാദചാരേണ വരേണമെന്നന്തികേ മേദിനീനന്ദിനി കിം തത്ര ദൂഷണം?' കാര്യാർത്ഥമായ്‌ പുരാ നിർമ്മിതമായൊരു മായാജനകജാരൂപം മനോഹരം ...........................4190 കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ- പ്പുണ്ഡരീകാക്ഷൻ ബഹുവിധം ചൊല്ലിനാൻ ലക്ഷ്മണനോടു മായാസീതയും ശുചാ തൽക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ 'വിശ്വാസമാശു മൽഭർത്താവിനും മറ്റു വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക ദണ്ഡമില്ലേതുമെനിക്കതിൽ ചാടുവാൻ' സൗമിത്രിയുമതു കേട്ടു രഘൂത്തമ സൗമുഖഭാവമാലോക്യ സസംഭ്രമം....................4200 സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്‌ ഹോമകുണ്ഡം തീർത്തു തീയും ജ്വലിപ്പിച്ചു രാമപാർശ്വം പ്രവേശിച്ചു നിന്നീടിനാൻ ഭൂമിസുതയുമന്നേരം പ്രസന്നയായ്‌ ഭർത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും ദേവദ്വിജേന്ദ്രതപോധനന്മാരെയും പാവകൻതന്നെയും വന്ദിച്ചു ചൊല്ലിനാൾ 'ഭർത്താവിനെയൊഴിഞ്ഞന്യനെ ഞാൻ മമ ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ..........................4210 സാക്ഷിയല്ലോ സകലത്തിനുമാകയാൽ സാക്ഷാൽ പരമാർത്ഥമിന്നറിയിക്ക നീ' എന്നു പറഞ്ഞുടൻ മൂന്നു വലം വച്ചു വഹ്നിയിൽ ചാടിനാൾ കിഞ്ചിൽ ഭയം വിനാ ദുശ്‌ച്യവനാദികൾ വിസ്മയപ്പെട്ടിതു നിശ്‌ചലമായിതു ലോകവുമന്നേരം ഇന്ദ്രനും കാലനും പാശിയും വായുവും വൃന്ദാകരാധിപന്മാരും കുബേരനും മന്ദാകിനീധരൻതാനും വിരിഞ്ചനും സുന്ദരിമാരാകുമപ്സരസ്ത്രീകളും.......................4220 ഗന്ധർവ്വ കിന്നര കിംപുരുഷന്മാരും ദന്ദശുകന്മാർ പിതൃക്കൾ മുനികളും ചാരണഗുഹ്യസിദ്ധസാദ്ധ്യന്മാരും നാരദ തുംബുരുമുഖ്യജനങ്ങളും മറ്റും വിമാനാഗ്രചാരികളൊക്കവേ ചുറ്റും നിറഞ്ഞിതു, രാമൻതിരുവടി നിന്നരുളും പ്രദേശത്തിങ്കലന്നേരം വന്ദിച്ചിതെല്ലാവരേയും നരേന്ദ്രനും രാമചന്ദ്രം പരമാത്മാനമന്നേരം പ്രേമമുൾക്കൊണ്ടു പുകഴ്‌ന്നു തുടങ്ങിനാർ......................4230 'സർവ്വലോകത്തിനും കർത്താ ഭവാനല്ലോ സർവ്വത്തിനും സാക്ഷിയാകുന്നുതും ഭവാൻ അജ്ഞാനവിഗ്രഹനാകുന്നതും ഭവാൻ അജ്ഞാനനാശകനാകുന്നതും ഭവാൻ സൃഷ്ടികർത്താവാം വിരിഞ്ചനാകുന്നതു- മഷ്ടവസുക്കളിലഷ്ടമനായതും ലോകത്തിനാദിയും മദ്ധ്യവുമന്തവു- മേകനാം നിത്യസ്വരൂപൻ ഭവാനല്ലോ കർണ്ണങ്ങളായതുമശ്വനീദേവകൾ കണ്ണുകളായതുമാദിത്യചന്ദ്രന്മാർ.......................4240 ശുദ്ധനായ്‌ നിത്യനായദ്വയനായൊരു മുക്തനാകുന്നതും നിത്യം ഭവാനല്ലൊ നിന്നുടെ മായയാ മൂടിക്കിടപ്പവർ നിന്നെ മനുഷ്യനെന്നുള്ളിലോർത്തീടുവോർ നിന്നുടെ നാമസ്മരണമുള്ളോരുള്ളിൽ നന്നായ്‌ പ്രകാശിയ്ക്കുമാത്മപ്രബോധവും ദുഷ്ടനാം രാവണൻ ഞങ്ങളുടെ പദ- മൊട്ടൊഴിയാതെയടക്കിനാൻ നിർദ്ദയം നഷ്ടനായാനവനിന്നു നിന്നാലിനി- പ്പുഷ്ടസൗഖ്യം വസിക്കാം ത്വൽക്കരുണയാ'.....................4250 ദേവകളിത്ഥം പുകഴ്ത്തും ദശാന്തരേ ദേവൻ വിരിഞ്ചനും വന്ദിച്ചു വാഴ്ത്തിനാൻ 'വന്ദേ പദം പരമാനന്ദമദ്വയം വന്ദേ പദമശേഷസ്തുതികാരണം അദ്ധ്യാത്മജ്ഞാനികളാൽ പരിസേവിതം ചിത്തസത്താമാത്രമവ്യയമീശ്വരം സർവ്വഹൃദിസ്ഥിതം സർവ്വജഗന്മയം സർവ്വലോകപ്രിയം സർവ്വജ്ഞമത്ഭുതം രത്നകിരീടം രവിപ്രഭം കാരുണ്യ- രത്നാകരം രഘുനാഥം രമാവരം........................4260 രാജരാജേന്ദ്രം രജനീചരാന്തകം രാജീവലോചനം രാവണനാശനം മായാപരമജം മായാമയം മനു- നായകം മായാവിഹീനം മധുദ്വിഷം മാനവം മാനഹീനം മനുജോത്തമം മാധുര്യസാരം മനോഹരം മാധവം യോഗിചിന്ത്യം സദാ യോഗിഗമ്യം മഹാ- യോഗവിധാനം പരിപൂർണ്ണമച്യുതം രാമം രമണീയരൂപം ജഗദഭി- രാമം സദൈവ സീതാഭിരാമം ഭജേ'......................4270 ഇത്ഥം വിധാതുസ്തുതികേട്ടു രാഘവൻ ചിത്തമാനന്ദിച്ചിരുന്നരുളുന്നേരം ആശ്രയാശൻ ജഗദാശ്രയഭൂതയാ- നാശ്രിതവത്സലയായ വൈദേഹിയെ കാഴ്ചയായ്‌ കൊണ്ടുവന്നാശു വണങ്ങിനാ- നാശ്ചര്യമുൾക്കൊണ്ടു നിന്നിതെല്ലാവരും 'ലങ്കേശനിഗ്രഹാർത്ഥം വിപിനത്തിൽ നി- ന്നെങ്കലാരോപിതയാകിയ ദേവിയെ ശങ്കാവിഹീനം പരിഗ്രഹിച്ചീടുക സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും'..........................4280 പാവകനെപ്രതി പൂജിച്ചു രാഘവൻ ദേവിയെ മോദാൽ പരിഗ്രഹിച്ചീടിനാൻ പങ്കേരുഹാക്ഷനും ജാനകീദേവിയെ- സ്വാങ്കേ സമാവേശ്യ ശോഭിച്ചിതേറ്റവും </poem> rogtdi3urpiteik38dxqt391wk9zn0u അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ദേവേന്ദ്രസ്തുതി 0 4363 247030 16523 2026-09-03T07:01:08Z ~2026-44247-58 13522 247030 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> സംക്രന്ദനൻ തദാ രാമനെ നിർജ്ജര- സംഘേന സാർദ്ധം വണങ്ങി സ്തുതിച്ചിതു 'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള- തിങ്ങനെ കാരുണ്യപീയൂഷവാരിധേ!..................4290 നിന്തിരുനാമാമൃതം ജപിച്ചീടുവാൻ സന്തതം തോന്നേണമെൻപോറ്റി മാനസേ നിൻ ചരിതാമൃതം ചൊൽവാനുമെപ്പൊഴു- മെൻ ചെവികൊണ്ടു കേൾപ്പാനുമനുദിനം യോഗം വരുവാനനുഗ്രഹിച്ചീടണം യോഗമൂർത്തേ! ജനകാത്മജാവല്ലഭ! ശ്രീമഹാദേവനും നിന്തിരുനാമങ്ങൾ രാമരാമേതി ജപിക്കുന്നിതന്വഹം ത്വൽപാദതീർത്ഥം ശിരസി വഹിയ്ക്കുന്നി- തെപ്പോഴുമാത്മശുദ്ധിക്കുമാവല്ലഭൻ'..................4300 ഏവം പലതരം ചൊല്ലി സ്തുതിച്ചോരു ദേവേന്ദ്രനോടരുൾചെയ്തിതു രാഘവൻ 'മൃത്യു ഭവിച്ച കപികുലവീരരെ- യത്തൽക്കളഞ്ഞു ജീവിപ്പിക്കയും വേണം പക്വഫലങ്ങൾ കപികൾ ഭക്ഷിയ്ക്കുമ്പോ- ളൊക്കെ മധുരമാക്കിച്ചമച്ചീടുക വാനരന്മാർക്കു കുടിപ്പാൻ നദികളും തേനായൊഴുകേണ'മെന്നു കേട്ടിന്ദ്രനും എല്ലാമരുൾചെയ്തവണ്ണം വരികെന്നു കല്യാണമുൾക്കൊണ്ടനുഗ്രഹിച്ചീടിനാൻ..................4310 നന്നായുറങ്ങിയുണർന്നവരെപ്പോലെ മന്നവൻതന്നെത്തൊഴുതാരവർകളും ചന്ദ്രചൂഡൻ പരമേശ്വരനും രാമ- ചന്ദ്രനെ നോക്കിയരുൾചെയ്തിതന്നേരം 'നിന്നുടെ താതൻ ദശരഥൻ വന്നിതാ നിന്നു വിമാനമമർന്നു നിന്നെക്കാണ്മാൻ ചെന്നു വണങ്ങുകെ'ന്നൻപോടു കേട്ടഥ മന്നവൻ സംഭ്രമം പൂണ്ടു വണങ്ങിനാൻ വൈദേഹിതാനും സുമിത്രാതനയനു- മാദരവോടു വന്ദിച്ചു ജനകനെ................4320 ഗാഢം പുണർന്നു നിറുകയിൽ ചുംബിച്ചു ഗൂഢനായോരു പരമപുരുഷനെ സൗമിത്രിതന്നെയും മൈഥിലിതന്നെയും പ്രേമപൂർണ്ണം പുണർന്നാനന്ദമഗ്നനായ്‌ ചിന്മയനോടു പറഞ്ഞു ദശരഥ- നെന്മകനായി പിറന്ന ഭവാനെ ഞാൻ നിർമ്മലമൂർത്തേ! ധരിച്ചതിന്നാകയാൽ ജന്മമരാണാദി ദുഃഖങ്ങൾ തീർന്നിതു നിന്മഹാമായ മോഹിപ്പിയായ്കെന്നെയും കൽമഷനാശന! കാരുണ്യവാരിധേ!.................4330 താതവാക്യം കേട്ടു രാമചന്ദ്രൻ തദാ മോദേന പോവാനനുവദിച്ചീടിനാൻ ഇന്ദ്രാദിദേവകളോടും ദശരഥൻ ചെന്നമരാവതി പുക്കു മരുവിനാൻ സത്യസന്ധൻതന്നെ വന്ദിച്ചനുജ്ഞയാ സത്യലോകം ചെന്നു പുക്കു വിരിഞ്ചനും കാർത്യായനീദേവിയോടും മഹേശ്വരൻ പ്രീത്യാ വൃഷാരൂഢനായെഴുന്നള്ളിനാൻ ശ്രീരാമചന്ദ്രനിയോഗേന പോയിതു നാരദനാദി മഹാമുനിവൃന്ദവും.........................4340 പുഷ്കരനേത്രനെ വാഴ്ത്തി നിരാകുലം പുഷ്കരചാരികളും നടന്നീടിനാർ </poem> 6b8vcrbh9phio7337djqkvz4pbach4e അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അയോദ്ധ്യയിലേക്കുള്ള യാത്ര 0 4364 247031 16503 2026-09-03T07:19:07Z ~2026-44247-58 13522 247031 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> മന്നവൻതന്നെ വന്ദിച്ചപേക്ഷിച്ചിതു പിന്നെ വിഭീഷണനായ ഭക്തൻ മുദാ 'ദാസനാമെന്നെക്കുറിച്ചു വത്സല്യമു- ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌ മംഗലദേവതയാകിയ സീതയാ മംഗലസ്നാനവുമാചരിച്ചീടണം മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം'...................4350 എന്നു വിഭീഷണൻ ചൊന്നതു കേട്ടുടൻ മന്നവർമന്നവൻ താനുമരുൾചെയ്തു 'സോദരനായ ഭരതനയോദ്ധ്യയി- ലാധിയും പൂണ്ടു സഹോദരൻ തന്നൊടും എന്നെയും പാർത്തിരിക്കുന്നിതു ഞാനവൻ- തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങൾ ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതില്ലെടോ! ചെന്നൊരു രാജ്യത്തിൽ വാഴ്കയെന്നുള്ളതും. സ്നാനാശനാദികളാചരിക്കെന്നതും നൂനമവനോടുകൂടിയേയാവിതു........................4360 എന്നു പതിനാലു സംവത്സരം തിക- യുന്നതെന്നുള്ളതും പാർത്തവൻ വാഴുന്നു ചെന്നീല ഞാനന്നുതന്നെയെന്നാലവൻ വഹ്നിയിൽ ചാടിമരിക്കുമേ പിറ്റേന്നാൾ എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ വന്നു സമയവുമേറ്റമടുത്തങ്ങു ചെന്നുകൊൾവാൻ പണിയുണ്ടതിൻ മുന്നമേ നിന്നിൽ വാത്സല്യമില്ലായ്കയുമല്ല മേ സൽക്കരിച്ചീടു നീ സത്വരമെന്നുടെ മർക്കടവീരരെയൊക്കവെ സാദരം......................4370 പ്രീതിയവർക്കു വന്നാലെനിക്കും വരും പ്രീതിയതിന്നൊരു ചഞ്ചലമില്ല കേൾ എന്നെക്കനിവോടു പൂജിച്ചതിൻഫലം വന്നുകൂടും കപിവീരരെപ്പൂജിച്ചാൽ' പാനാശനസ്വർണ്ണരത്നാംബരങ്ങളാൽ വാനരന്മാർക്കലംഭാവം വരുംവണ്ണം പൂജയും ചെയ്തു കപികളുമായ്‌ ചെന്നു രാജീവനേത്രനെക്കൂപ്പി വിഭീഷണൻ 'ക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ പുഷ്പകമായ വിമാനവുമുണ്ടല്ലോ'.....................4380 രാത്രിഞ്ചരാധിപനിത്ഥമുണർത്തിച്ച വാർത്ത കേട്ടാസ്ഥയോടും പുരുഷോത്തമൻ കാലത്തു നീ വരുത്തീടുകെന്നാനഥ പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു ജാനകിയോടുമനുജനോടും ചെന്നു മാനവവീരൻ വിമാനവുമേറിനാൻ അർക്കാത്മജാദി കപിവരന്മാരൊടും നക്തഞ്ചാധിപനോടും രഘൂത്തമൻ മന്ദസ്മിതം പൂണ്ടരുൾചെയ്തിതാദരാൽ 'മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു.....................4390 മിത്രകാര്യം കൃത്യമായിതു നിങ്ങളാൽ ശത്രുഭയമിനി നിങ്ങൾക്കകപ്പെടാ മർക്കടരാജ! സുഗ്രീവ! മഹാമതേ! കിഷ്കിന്ധയിൽ ചെന്നു വാഴ്ക നീ സൗഖ്യമായ്‌ ആശരാധീശ! വിഭീഷണ! ലങ്കയി- ലാശു പോയ്‌ വാഴ്ക നീയും ബന്ധുവർഗ്ഗവും' കാകുൽസ്ഥനിത്ഥമരുൾചെയ്ത നേരത്തു വേഗത്തിൽ വന്ദിച്ചവർകളും ചൊല്ലിന്നാർ 'ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി- ലങ്ങു കൗസല്യാദികളെയും വന്ദിച്ചു...................4400 മംഗലമാമ്മാറഭിഷേകവും കണ്ടു തങ്ങൾതങ്ങൾക്കുള്ളവിടെ വാണീടുവാൻ ഉണ്ടാകവേണം തിരുമനസ്സെങ്കിലേ കുണ്ഠത ഞങ്ങൾക്കു തീരൂ ജഗൽപ്രഭോ!' 'അങ്ങനെതന്നെ നമുക്കുമഭിമതം നിങ്ങൾക്കുമങ്ങനെ തോന്നിയതത്ഭുതം എങ്കിലോ വന്നു വിമാനമേറീടുവിൻ സങ്കടമെന്നിയേ മിത്രവിയോഗജം' സേനയാ സാർദ്ധം നിശാചരരാജനും വാനർന്മാരും വിമാനമേറീടിനാർ......................4410 സംസാരനാശനാനുജ്ഞയാ പുഷ്പകം ഹംസസമാനം സമുൽപതിച്ചു തദാ നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ- യുക്തനാം രാമനെക്കൊണ്ടു വിമാനവും എത്രയും ശോഭിച്ചതംബരാന്തേ തദാ മിത്രബിംബം കണക്കേ ധനദാസനം ഉത്സംഗസീമ്‌നി വിന്യസ്യ സീതാഭക്ത- വത്സലൻ നാലു ദിക്കും പുനരാലോക്യ 'വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ! സത്സേവിതേ! സരസീരുഹലോചനേ!.....................4420 പശ്യ ത്രികൂടാചലോത്തമാംഗസ്ഥിതം വിശ്വവിമോഹനമായ ലങ്കാപുരം യുദ്ധാങ്കണം കാൺകതിലങ്ങു ശോണിത- കർദ്ദമമാംസാസ്ഥിപൂർണ്ണം ഭയങ്കരം അത്രൈവ വാനര രാക്ഷസന്മാർ തമ്മി- ലെത്രയും ഘോരമായുണ്ടായി സംഗരം അത്രൈവ രാവണൻ വീണു മരിച്ചിതെ- ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം കുംഭകർണ്ണൻ മകരാക്ഷനുമെന്നുടെ- യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ!....................4430 വൃത്രാരിജിത്തുമതികായനും പുന- രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ! വീണു മരിച്ചിതു പിന്നെയും മറ്റുള്ള കൗണപന്മാരെക്കപികൾ കൊന്നീടിനാർ സേതു ബന്ധിച്ചതും കാണെടോ! സാഗരേ ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ? സേതുബന്ധം മഹാതീർത്ഥം പ്രിയേ! പഞ്ച- പാതകനാശനം ത്രൈലോക്യപൂജിതം കണ്ടാലുമുണ്ടാം ദുരിതവിനാശനം കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം.....................4440 എന്നാൽ പ്രതിഷ്ഠിതനായ മഹേശ്വരൻ പന്നഗഭൂഷണൻ തന്നെ വണങ്ങു നീ അത്ര വന്നെന്നെശ്ശരണമായ്‌ പ്രാപിച്ചി- തുത്തമനായ വിഭീഷണൻ വല്ലഭേ! പുഷ്കരനേത്രേ! പുരോഭുവി കാണേടോ! കിഷ്കിന്ധയാകും കപീന്ദ്രപുരീമിമാം' ശ്രുത്വാ മനോഹരം ഭർത്തൃവാക്യം മുദാ പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം 'താരാദിയായുള്ള വാനരസുന്ദരി- മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം..................4450 കൗതൂഹലമയോദ്ധ്യാപുരിവാസിനാം ചേതസി പാരമുണ്ടായ്‌വരും നിർണ്ണയം വാനരവീരരുമൊട്ടുനാളുണ്ടല്ലോ മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു! ഭർത്തൃവിയോഗജദുഃഖമിന്നെന്നോള- മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു! എന്നാലിവരുടെ വല്ലഭമാരെയു- മിന്നുതന്നെ കൂട്ടികൊണ്ടുപോയീടണം രാഘവൻ ത്രൈലോക്യനായകൻതന്നിലു- ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും..................4460 ക്ഷോണീതലം നോക്കി മന്ദമന്ദം തദാ താണതുകണ്ടരുൾചെയ്തു രഘൂത്തമൻ 'വാനരവീരരേ നിങ്ങൾ നിജനിജ- മാനിനിമാരെ വരുത്തുവിനേവരും' മർക്കടവീരരതു കേട്ടു മോദേന കിഷ്കിന്ധപുക്കു നിജാംഗനമാരെയും പോകെന്നു ചൊല്ലി വിമാനം കരേറ്റിനാർ ശാഖാമൃഗാധിപന്മാരും കരേറിനാർ താരാർമകളായ ജാനകീദേവിയും താരാരുമാദികളോടു മോദാന്വിതം...................4470 ആലോകനാലാപ മന്ദഹാസാദി ഗാ- ഢാലിംഗനഭ്രൂചലനാദികൾകൊണ്ടു സംഭാവനചെയ്തവരുമായ്‌ വേഗേന സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും വിശ്വൈകനായകൻ ജാനകിയോടരു- ളിച്ചെയ്തിതു പരമാനന്ദസംയുതം 'പശ്യ മനോഹരേ! ദേവി! വിചിത്രമാ- മൃശ്യമൂകാചലമുത്തുംഗമെത്രയും അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും മുഗ്ദ്ധാംഗി പഞ്ചവടി നാമിരുന്നേടം......................4480 വന്ദിച്ചുകൊൾകഗസ്ത്യാശ്രമം ഭക്തി പൂ- ണ്ടിന്ദീവരാക്ഷി സുതീക്ഷ്ണാശ്രമത്തെയും ചിത്രകൂടാചലം പണ്ടു നാം വാണേട- മത്രൈവ കണ്ടു ഭരതനെ നാമെടോ! ഭദ്രേ മുദാ ഭരദ്വാജാശ്രമം കാൺക! ശുദ്ധീകരം യമുനാതടശോഭിതം ഗംഗാനദിയതിന്നങ്ങേ,തതിന്നങ്ങു ശൃംഗിവേരൻ ഗുഹൻ വാഴുന്ന നാടെടോ! പിന്നെസ്സരയൂനദിയതിന്നങ്ങേതു ധന്യമയോദ്ധ്യനഗരം മനോഹരേ!....................4490 ഇത്ഥമരുൾചെയ്ത നേരത്തു രാഘവൻ- ചിത്തമറിഞ്ഞാശു താണു വിമാനവും വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും രാമനും ചോദിച്ചിതപ്പോ'ളയോദ്ധ്യയി- ലാമയമേതുമൊന്നില്ലയല്ലീ മുനേ?' മാതൃജനത്തിനും സൗഖ്യമല്ലീ മമ സോദരന്മാർക്കുമാചാര്യജനത്തിനും?' താപസശ്രേഷ്ഠനരുൾചെയ്തിതന്നേരം 'താപമൊരുവർക്കുമില്ലയോദ്ധ്യാപുരേ....................4500 നിത്യം ഭരതശത്രുഘ്നകുമാരന്മാർ ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു ഭക്ത്യാ ജടാവൽക്കലാദികളും പൂണ്ടു സത്യസ്വരൂപനാം നിന്നെയും പാർത്തുപാർ- ത്താഹന്ത! സിംഹാസനേ പാദുകം വച്ചു മോഹം ത്യജിച്ചു പുഷ്പാഞ്ജലിയും ചെയ്തു കർമ്മങ്ങളെല്ലാമതിങ്കൽ സമർപ്പിച്ചു സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും ത്വൽപ്രസാദത്താലറിഞ്ഞിരിയ്ക്കുന്നിതു ചിൽപുരുഷപ്രഭോ! വൃത്തന്തമൊക്കെ ഞാൻ..................4510 സീതാഹരണവും സുഗ്രീവസഖ്യവും യാതുധാനന്മാരെയൊക്കെ വധിച്ചതും യുദ്ധപ്രകാരവും മാരുതിതന്നുടെ യുദ്ധപരാക്രമവും കണ്ടിതൊക്കവേ ആദിമദ്ധ്യാന്തമില്ലാത പരബ്രഹ്മ- മേതു തിരിക്കരുതാതൊരു വസ്തു നീ സാക്ഷാൽ മഹാവിഷ്ണു നാരായണനായ മോക്ഷപ്രദൻ നിന്തിരുവടി നിർണ്ണയം ലക്ഷ്മീഭഗവതി സീതയാകുന്നതും ലക്ഷ്മണനായതനന്തൻ ജഗൽപ്രഭോ!......................4520 ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാൾ' കർണ്ണാമൃതമാം മുനിവാക്കു കേട്ടുപോയ്‌ പർണ്ണശാലാമകം പുക്കിതു രാഘവൻ പൂജിതനായ്‌ ഭ്രാതൃഭാര്യാസമന്വിതം രാജീവനേത്രനും പ്രീതിപൂണ്ടീടിനാൻ </poem> nyxpsudul28kpagyexijhhl0eq3jtau അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഹനൂമദ്ഭരതസംവാദം 0 4365 247032 22636 2026-09-03T10:12:10Z ~2026-44247-58 13522 247032 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> പിന്നെ മുഹൂത്തമാത്രം നിരൂപിച്ചഥ ചൊന്നാനനിലാത്മജനോടു രാഘവൻ 'ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരൻ- തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ...................4530 വന്നീടുകെന്നുടെ വൃത്താന്തവും പുന- രൊന്നൊഴിയാതെയവനോടു ചൊല്ലണം പോകുന്നനേരം ഗുഹനെയും ചെന്നു ക- ണ്ടേകാന്തമായറിയിച്ചീടവസ്ഥകൾ' മാരുതി മാനുഷവേഷം ധരിച്ചു പോയ്‌ ശ്രീരാമവൃത്തം ഗുഹനെയും കേൾപ്പിച്ചു സത്വരം ചെന്നു നന്ദിഗ്രാമമുൾപ്പുക്കു ഭക്തനായീടും ഭരതനെ കൂപ്പിനാൻ പാദുകവും വച്ചു പൂജിച്ചനാരതം ചേതസാ രാമനെ ധ്യാനിച്ചു ശുദ്ധനായ്‌...............4540 സോദരനോടുമാമാതൃജനത്തൊടു- മാദരപൂർവ്വം ജടവൽക്കലം പൂണ്ടു മൂലഫലവും ഭുജിച്ചു കൃശാംഗനായ്‌ ബാലനോടുംകൂടെ വാഴുന്നതു കണ്ടു മാരുതിയും ബഹുമാനിച്ചിതേറ്റവു- 'മാരുമില്ലിത്ര ഭക്തന്മാരവനിയിൽ' എന്നു കൽപിച്ചു വണങ്ങി വിനീതനായ്‌ നിന്നു മധുരമാമ്മറു ചൊല്ലീടിനാൻ 'അഗ്രജൻ തന്നെ മുഹൂർത്തമാത്രേണ നി- ന്നഗ്രേ നിരാമയം കാണാം ഗുണനിധേ!.....................4550 സീതയോടും സുമിത്രാത്മജൻ തന്നോടു- മാദരവേറും പ്ലവഗബലത്തൊടും സുഗ്രീവനോടും വിഭീഷണൻ തന്നോടു- മുഗ്രമായുള്ള രക്ഷോബലം തന്നൊടും പുഷ്പകമാം വിമാനത്തിന്മേലേറി വ- ന്നിപ്പോളിവിടെയിറങ്ങും ദയാപരൻ രാവണനെക്കൊന്നു ദേവിയേയും വീണ്ടു ദേവകളാലഭിവന്ദിതനാകിയ രാഘവനെക്കണ്ടു വന്ദിച്ചു മാനസേ ശോകവും തീർന്നു വസിക്കാമിനിച്ചിരം'.......................4560 ഇത്ഥമാകർണ്യ ഭരതകുമാരനും ബദ്ധസമ്മോദം വിമൂർച്ഛിതനായ്‌ വീണു സത്വരമാശ്വസ്തനായ നേരം പുന- രുത്ഥായ ഗാഢമായാലിംഗനം ചെയ്തു വാനരവീരശിരസി മുദാ പര- മാനന്ദബാഷ്പാഭിഷേകവും ചെയ്തിതു 'ദേവോത്തമനോ നരോത്തമനോ ഭവാ- നേവമെന്നെക്കുറിച്ചിത്ര കൃപയോടും ഇഷ്ടവാക്യം ചൊന്നതിന്നനുരൂപമായ്‌ തുഷ്ട്യാ തരുവതിനില്ല മറ്റേതുമേ....................4570 ശോകം മദീയം കളഞ്ഞ ഭവാനു ഞാൻ ലോകം മഹമേരു സാകം തരികിലും തുല്യമായ്‌ വന്നുകൂടാ പുനരെങ്കിലും ചൊല്ലീടെടോ രാമകീർത്തനം സൗഖ്യദം മാനവനാഥനു വാനരന്മാരോടു കാനനേ സംഗമമുണ്ടായതെങ്ങനെ? വൈദേഹിയെക്കട്ടുകൊണ്ടവാറെങ്ങനെ യാതുധാനാധിപനാകിയ രാവണൻ? ഇത്തരം ചോദിച്ച രാജകുമാരനോ- ടുത്തരം മാരുതിപുത്രനും ചൊല്ലിന്നൻ.................4580 'എങ്കിലൊ നിങ്ങളച്ചിത്രകൂടാചല- ത്തിങ്കൽ നിന്നാധി കലർന്നു പിരിഞ്ഞ നാൾ ആദിയായിന്നോളമുള്ളോരവസ്ഥക- ളാദരമുൾക്കൊണ്ടു ചൊല്ലുന്നതുണ്ടു ഞാൻ ഒന്നൊഴിയാതെ തെളിഞ്ഞു കേട്ടീടുക വന്നുപോം ദുഃഖവിനാശം തപോനിധേ' എന്നു പറഞ്ഞറിയിച്ചാനഖിലവും മന്നവൻതൻ ചരിത്രം പരിത്രം പരം ശത്രുഘ്നമിത്രഭൃത്യാമാതൃവർഗ്ഗവും ചിത്രം വിചിത്രമെന്നൊർത്തുകൊണ്ടീടിനാർ ..................4590 </poem> 05u9zhxesa1jqmj1x0lmhv9roaztw7y അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അയോദ്ധ്യാപ്രവേശം 0 4366 247033 16505 2026-09-03T10:26:39Z ~2026-44247-58 13522 247033 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ശത്രുഘ്നനോടു ഭരതകുമാരനു- മത്യാദരം നിയോഗിച്ചാനനന്തരം 'പൂജ്യനാം നാഥനെഴുന്നള്ളുന്നേരത്തു രാജ്യമലങ്കരിക്കേണമെല്ലാടവും ക്ഷേതങ്ങൾ തോറും ബലിപൂജയോടുമ- ത്യാസ്ഥയാ ദീപാവലിയുമുണ്ടാക്കണം സൂതവൈതാളിക വന്ദിസ്തുതിപാഠ- കാദി ജനങ്ങുളുമൊക്കെ വന്നീടണം വാദ്യങ്ങളെല്ലാം പ്രയോഗിക്കയും വേണം പാദ്യാദികളുമൊരുക്കണമേവരും............................4600 രാജദാരങ്ങളമാത്യജനങ്ങളും വാജിഗജരഥപംക്തിസൈന്യങ്ങളും വാരനാരീജനത്തോടുമലങ്കരി- ച്ചാരൂഢമോദം വരണമെല്ലാവരും ചേർക്ക കൊടിക്കൂറകൾ കൊടിയ്ക്കൊക്കവേ മാർഗ്ഗമടിച്ചു തളിപ്പിക്കയും വേണം പൂർണ്ണകുംഭങ്ങളും ധൂപദീപങ്ങളും തൂർണ്ണം പുരദ്വാരി ചേർക്ക സമസ്തരും താപസവൃന്ദവും ഭൂസുരവർഗ്ഗവും ഭൂപതിവീരരുമൊക്കെ വന്നീടണം........................4610 പൗരജനങ്ങളാബാലവൃദ്ധാവധി ശ്രീരാമനെക്കാണ്മതിന്നു വരുത്തണം' ശത്രുഘ്നനും ഭരതാജ്ഞയാ തൽപുരം ചിത്രമാമ്മാറങ്ങലങ്കരിച്ചീടിനാൻ ശ്രീരാമദേവനെക്കണ്മതിന്നായ്‌ വന്നു പൗരജനങ്ങൾ നിറഞ്ഞിതയോദ്ധ്യയിൽ വാരണേന്ദ്രന്മാരൊരു പതിനായിരം തേരുമവ്വണ്ണം പതിനായിരമുണ്ടു നൂറായിരം തുരഗങ്ങളുമുണ്ടഞ്ചു- നൂറായിരമുണ്ടു കാലാൾപ്പടകളും...................4620 രാജനാരീജനം തണ്ടിലേറിക്കൊണ്ടു രാജകുമാരനെക്കാണ്മാനുഴറിനാർ പാദുകാം മൂർദ്ധനി വച്ചു ഭരതനും പാദചാരേണ നടന്നു തുടങ്ങിനാൻ ആദരവുൾക്കൊണ്ടു ശത്രുഘ്നനാകിയ സോദരൻ താനും നടന്നാനതുനേരം പൂർണ്ണചന്ദ്രാഭമാം പുഷ്പകമന്നേരം കാണായ് ചമഞ്ഞിതു ദൂരേ മനോഹരം പൗരജനാദികളോടു കുതൂഹലാൽ മാരുതപുത്രൻ പറഞ്ഞാനതുനേരം.........................4630 'ബ്രാഹ്മണാ നിർമ്മിതമാകിയ പുഷ്പകം- തന്മേലരവിന്ദനേത്രനും സീതയും ലക്ഷ്മണസുഗ്രീവനക്തഞ്ചരാധിപ- മുഖ്യമായുള്ളോരു സൈന്യസമന്വിതം കണ്ടുകൊൾവിൽ പരമാനന്ദവിഗ്രഹം പുണ്ഡരീകാക്ഷം പുരുഷോത്തമം പരം' അപ്പോൾ ജനപ്രീതിജാതശബ്ദം ഘന- മഭ്രദേശത്തോളമുൽപ്പതിച്ചു ബലാൽ ബാലവൃദ്ധസ്ത്രീ തരുണവർഗ്ഗാരവ കോലാഹലം പറയാവതല്ലേതുമേ......................4640 വാരണവാജിരഥങ്ങളിൽ നിന്നവർ പാരിലിറങ്ങി വണങ്ങിനാനേവരും ചാരുവിമാനാഗ്രസംസ്ഥിതനാം ജഗൽ- ക്കാരണഭൂതനെക്കണ്ടു ഭരതനും മേരുമഹാഗിരിമൂർദ്ധനി ശോഭയാ സൂര്യനെക്കണ്ടപോലെ വണങ്ങീടിനാൻ ചിൽപുരുഷാജ്ഞയാ താണിതു മെല്ലവേ പുഷ്പകമായ വിമാനവുമന്നേരം ആനന്ദബാഷ്പം കലർന്നു ഭരതനും സാനുജനായ്‌ വിമാനം കരേറീടിനാൻ....................4650 വീണു നമസ്ക്കരിച്ചോരനുജന്മാരെ ക്ഷോണീന്ദ്രനുത്സംഗസീംനി ചേർത്തീടിനാൻ കാലമനേകം കഴിഞ്ഞു കണ്ടീടിന ബാലകന്മാരെ മുറുകെത്തഴുകിനാൻ ഹർഷാശ്രുധാരയാ സോദരമൂർദ്ധനി വർഷിച്ചു വർഷിച്ചു വാത്സല്യപൂരവും വർദ്ധിച്ചു വർദ്ധിച്ചു വാഴുന്ന നേരത്തു ശത്രുഘ്നപൂർവ്വജനും ഭരതൻ പദം ഭക്ത്യാ വണങ്ങിനാനശു സൗമിത്രിയെ ശത്രുഘ്നനും വണങ്ങീടിനാനാദരാൽ......................4660 സോദരനോടും ഭരതകുമാരനും വൈദേഹിതൻ പദം വീണു വണങ്ങിനാൻ സുഗ്രീവനംഗദൻ ജാംബവാൻ നീലനു- മുഗ്രനാം മൈന്ദൻ വിവിദൻ സുഷേണനും താരൻ ഗജൻ ഗവയൻ ഗവാക്ഷൻ നളൻ വീരൻ വൃഷഭൻ ശരഭൻ പനസനും ശൂരൻ വിനതൻ വികടൻ ദധിമുഖൻ ക്രൂരൻ കുമുദൻ ശതബലി ദുർമുഖൻ സാരനാകും വേഗദർശി സുമുഖനും ധീരനാകും ഗന്ധമാദനൻ കേസരി......................4670 മറ്റുമേവം കപിനായകന്മാരെയും മുറ്റുമാനന്ദേന ഗാഢം പുണർന്നിതു മാരുതി വാചാ ഭരതകുമാരനും പൂരുഷ വേഷം ധരിച്ചാർ കപികളും പ്രീതിപൂർവ്വം കുശലം വിചാരിച്ചതി- മോദം കലർന്നു വസിച്ചാരവർകളും സുഗ്രീവനെക്കനിവോടു പുണർന്നഥ ഗദ്ഗദവാചാ പറഞ്ഞു ഭരതനും 'നൂനും ഭവൽസഹായേന രഘുവരൻ മാനിയാം രാവണൻ തന്നെ വധിച്ചതും......................4680 നാലുസുതുന്മാർ ദശരഥഭൂപനി- ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാൻ പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങൾക്കു കിഞ്ചന സംശയമില്ലെന്നറികെടോ' ശോകാതുരയായ കൗസല്യതൻപദം രാഘവൻ ഭക്ത്യാ നമസ്കരിച്ചീടിനാൻ കാലേ കനിഞ്ഞു പുണർന്നാളുടൻ മുല- പ്പാലും ചുരന്നിതു മാതാവിനന്നേരം കൈകേയിയാകിയ മാതൃപദത്തെയും കാകുൽസ്ഥനാശു സുമിത്രാപദാബ്ജവും.................4690 വന്ദിച്ചു മറ്റുള്ള മാതൃജനത്തെയും നന്ദിച്ചവരുമണച്ചു തഴുകിനാർ ലക്ഷ്മണനും മാതൃപാദങ്ങൾ കൂപ്പിനാൻ ഉൾക്കാമ്പഴിഞ്ഞു പുണർന്നാരവർകളും സീതയും മാതൃജനങ്ങളെ വന്ദിച്ചു മോദമുൾക്കൊണ്ടു പുണർന്നാരവർകളും സുഗ്രീവനാദികളും തൊഴുതീടിനാ- രഗ്രേ വിനീതയായ്‌ നിന്നിതു താരയും ഭക്തിപരവശനായ ഭരതനും ചിത്തമഴിഞ്ഞു തൽപ്പദുകാദ്വന്ദ്വവും...................4700 ശ്രീരാമപാദാരവിന്ദങ്ങളിൽ ചേർത്തു പാരിൽ വീണാശു നമസ്കരിച്ചീടിനാൻ 'രാജ്യം ത്വയാ ദത്തമെങ്കിൽ പുരാദ്യ ഞാൻ പൂജ്യനാം നിങ്കൽ സമർപ്പിച്ചിതാദരാൽ ഇന്നു മജ്ജന്മം സഫലമായ്‌ വന്നിതു ധന്യനായേനടിയനിന്നു നിർണ്ണയം വന്നു മനോരഥമെല്ലാം സഫലമായ്‌ വന്നിതു മൽക്കർമ്മസാഫല്യവും പ്രഭോ! പണ്ടേതിലിന്നു പതിന്മടങ്ങായുട- നുണ്ടിഹ രാജഭണ്ഡാരവും ഭൂപതേ!..........................4710 ആനയും തേരും കുതിരയും പാർത്തു കാ- ണൂനമില്ലതെ പതിന്മടങ്ങുണ്ടല്ലോ നിന്നുടെ കാരുണ്യമുണ്ടാകകൊണ്ടു ഞാ- നിന്നയോളം രാജ്യമത്ര രക്ഷിച്ചതും ത്യാജ്യമല്ലൊട്ടും ഭവാനാലിനിത്തവ രാജ്യവും ഞങ്ങളേയും ഭുവനത്തെയും പാലനം ചെയ്ക ഭവാനിനി മറ്റേതു- മാലംബനമില്ല കാരുണ്യവാരിധേ!' </poem> l0layln3wp4ml6gbh233jhx2antxeyd അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാജ്യാഭിഷേകം 0 4367 247034 78774 2026-09-03T10:54:29Z ~2026-44247-58 13522 247034 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷ ത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാര്ഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതന് കൈയില് കൊടുത്തയച്ചാന് ദിവ്യ ഹാരം മഹേന്ദ്രന് മനുകുല നാഥനു......................4850 ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീവ്ഹാാനാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമംവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിയ്ക്കും ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിയ്ക്കായ്‌വരേണമേ' സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാൽ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാര് മരുത്തുക്കള് തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികള് മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാല് തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാര് സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവല്‌പാദാംഭോജവും സേവിച്ചിരുന്നാറ് ജഗത്രയവാസികള് സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> 7ghgfzc0yzduo4ecmti65wr694ya0ui 247035 247034 2026-09-03T11:08:25Z ~2026-44247-58 13522 247035 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷ ത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാര്ഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതന് കൈയില് കൊടുത്തയച്ചാന് ദിവ്യ ഹാരം മഹേന്ദ്രന് മനുകുല നാഥനു......................4850 ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ*********** ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> klndghtwqavjzg5s6nbdqz9disnbrhh 247036 247035 2026-09-03T11:28:56Z ~2026-44247-58 13522 247036 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850 സർവരത്നോജ്ജ്വലമായ ഹാരം പുന രുർവീശ്വരനുമലങ്കരിച്ചീടിനാൻ ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ രുണ്യനിധിയെ ബജിച്ചിതെല്ലാവരും സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം പത്മപത്രേക്ഷണം സൂര്യകോടി പ്രഭം ഹാര കിരീട വിരാജിതം രാഘവം മാരസമാനലാവണ്യം മനോഹരം....................4860 ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ*********** ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> h9tudw1fxx34x3p85ytzxdsvuke1q2v താൾ:ഗാന്ധിസം.pdf/156 106 85045 247026 246009 2026-09-02T15:38:32Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247026 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|148}}</noinclude>ൽ ഡാക്ടറന്മാരും, വക്കീലന്മാരും മറ്റും ആദർശ ലോകത്തിൽ സമുദായ സേവകന്മാരായി മാറും അല്ലാതെ സ്വാൎത്ഥമായ കാൎയ്യങ്ങൾക്കാകയില്ല. ഇന്നത്തെ നിലയിൽ അവർ അതു ചെയ്യുന്നില്ലെന്നു വച്ചു് മറ്റാരും ഈ തത്വം സ്വീകരിക്കരുതെന്നൎത്ഥമില്ല. എന്തെന്നാൽ വെറുംം ഭൗതികമായി മാത്രമല്ല ഈ തത്വത്തിന്റെ സ്വീകരണം കൊണ്ടുള്ള പ്രയോജനം. സത്യത്തെ ആരാധിക്കുന്ന, അഹിംസ ആചരിയ്ക്കുന്ന, ബ്രഹ്മചര്യവ്രതം സീകരിയ്ക്കുന്ന ഏതൊരാൾക്കും ആഹാരാവേലാനിയമം ഒരു അനുഗ്രഹമാണു്. കൃഷിയോടു ബന്ധിക്കുന്നതാണു് ഏറ്റവും നല്ലതു്. പക്ഷേ സകലൎക്കും ഇന്നത്തെ നിലയിൽ അതു സാധ്യമാവുകയില്ല. അതിനാൽ കൃഷി തന്നെ ആദർശമായി വച്ചും കൊണ്ട് നൂൽനൂല്പു്, ആശാരിപണി, നെയ്തു്, തുകൽവേല മുതലായ കൈവേലകളിൽ ഏർപ്പെടുന്നതിൽ വിരോധമില്ല. ഓരോരുത്തരും അവനവന്റെ 'തോട്ടി'യാകണം. ആഹാരം പോലെ തന്നെ നീഹാരവും പ്രധാനമുള്ളതാണു്. ഓരോ ഗൃഹാംഗവും അവനവന്റെ മലം നീക്കുന്നതിൽ തല്പരരായിരിയ്ക്കാതെ ഒരു പ്രത്യേക വൎഗ്ഗത്തിനെ അതിനു നിയമിക്കുന്ന സമുദായത്തിൽ എന്തോ പോരായ്മയുണ്ടെന്നു് ഗാന്ധിജി പറയും. ചെറുപ്പം മുതൽക്കു തന്നെ താൻ തോട്ടിയായി ആഹാര വേലയിൽ ഏർപ്പെടണമെന്നു പഠിച്ചാൽ കാലന്തരത്തിൽ കുഴപ്പമുണ്ടാകില്ല. {{text-indent|2em|ഗ്രാമപ്രദേശങ്ങളിൽ നിവസിക്കുന്നതിനു ആഗ്രഹം ഉണ്ടാകത്തക്ക പരിതഃസ്ഥിതിയിൽ 'ആഹാരവേല'യ്ക്കായി ഗ്രാമ വാസം തന്നെ നിർബന്ധിക്കാം. ഗ്രാമ വ്യവസായ സംഘം ഈ മാൎഗ്ഗത്തിൽ ഒരു പരീക്ഷണമാണു്. കൃഷിയ്ക്കും ഗാർഹിക വ്യവസായങ്ങൾക്കും യോജിച്ച ജീവിത രീതി പട്ടണങ്ങളിൽ സുലഭമല്ല. ജനങ്ങളിൽ 10-നു് ഒൻപതും ഭൂമിയിൽ കൃഷി ചെയ്യുന്നതു കൊണ്ടു്}}<noinclude></noinclude> gcb5maozxkl06h0aa7swnhq1bf8tsu2 താൾ:ഗാന്ധിസം.pdf/126 106 85099 247024 246065 2026-09-02T14:44:50Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247024 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|118}}</noinclude>ന്ധി അഹിംസാ മാർഗം കൊണ്ടു് അത്ഭുതകാര്യങ്ങൾ സാധിച്ചിരിക്കുന്നു എന്ന പരമാൎത്ഥം ആൎക്കും വിസമ്മതിക്കാൻ നിവൃത്തിയില്ലെന്നു വന്നുകൂടി. {{text-indent|2em|മറ്റുവിപ്ലവങ്ങൾ - അഥവാ യുദ്ധങ്ങളുമായി താരതമ്മ്യപ്പെടുത്തിനോക്കുമ്പോൾ അഹിംസാ വിപ്ലവത്തിൽ നാം കാണുന്ന മറ്റൊരു വിശേഷം ഇതിൽ ഭടന്മാരുടെ ആയുധശക്തിക്കല്ല പ്രാമാണ്യം, അവരുടെ മനുഷ്യത്വത്തിനാണെന്നതാണു്. സായുധസമരത്തിൽ മനുഷ്യൻ വെറും യന്ത്രസമം കണക്കാക്കപ്പെടും. സാന്മാർഗികമായ ഒരു പ്രത്യേകനില ഭടന് വേണമെന്നു നിർബ്ബന്ധമില്ല സാധരണ സമരത്തിൽ. അഹിംസാ യുദ്ധത്തിൽ ഒരു സാന്മാർഗികത്വം പാലിക്കണമെന്നതാണു് വ്യത്യാസം. മദ്യപാനമില്ലത്തവനും ചൎക്കായിൽ വിശ്വസിച്ചു ഖദർ ധരിക്കുന്നവനുമായിരിക്കും സത്യഗ്രഹ ഭടൻ. വെറും ഖദർ ധാരണം തന്നെ ഒരു സാന്മാർഗിക സുസ്ഥിതിയെ കുറിക്കുന്നതായി ഭാരതത്തിൽ കണക്കാക്കിപ്പോരുന്നുണ്ടല്ലോ. സത്യഗ്രഹി സദാ സന്നദ്ധ ഭടനാണു്. നേതാവിന്റെ ആഹ്വാനം മാത്രം മതി, സമരാങ്കണത്തിലേക്കു് അയാൾ ഇറങ്ങുകയായി. എന്തെന്നാൽ സദാ സത്യാഗ്രഫി ഇതേ രീതിയിലുള്ള ഒരു മൗന സമരത്തിലാണു് ഏർപ്പെട്ടിരിക്കുന്നത്. സ്വദേശീവ്രതം പാലിച്ചു് ചൎക്കായിൽ പ്രവൃത്തിക്കുക അയാളുടെ ദിനകൃത്യമാണു്.}} {{text-indent|2em|ഈ അഹിംസാ വിപ്ലവത്തിന്റെ സാങ്കേതികത്വം ഇന്നും എല്ലാവൎക്കും വ്യക്തമല്ലെന്നിരുന്നാലും അതിന്റെ അത്ഭുതകരമായ ഫലം ലോകം കണ്ടു കഴിഞ്ഞു. ഇതിന്റെ പ്രണേതാവായ ഗാന്ധിജി ഇക്കാര്യം കൊണ്ടു മാത്രം ലോകാരാധ്യതയ്ക്കു തികച്ചും അവകാശിയാണു്.}} {{text-indent|2em|ഗാന്ധിജിയുടെ സൃഷ്ടി പരിപാടികൾ കാരണം ഒരു വിപ്ലവത്തിനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുകയാണു ചെയ്യുന്നതെന്നു് സോഷ്യലിസ്റ്റുകളും കമ്യൂണി}}<noinclude></noinclude> 0rdri4pon5wcb8lez2gdnpnloz3o6ta