വിക്കിഗ്രന്ഥശാല mlwikisource https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE MediaWiki 1.47.0-wmf.18 first-letter മീഡിയ പ്രത്യേകം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം TimedText TimedText talk ഘടകം ഘടകത്തിന്റെ സംവാദം Event Event talk അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം 0 40 247053 246696 2026-09-04T09:52:21Z ~2026-44247-58 13522 247053 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[ബാലകാണ്ഡം]] | previous = | next = [[/ഇഷ്ടദേവതാവന്ദനം|ഇഷ്ടദേവതാവന്ദനം]] | notes = രാമാദികളുടെ ബാല്യകാലത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ ഭാഗത്തിന്‌ ബാലകാണ്ഡം എന്ന പേർ അന്വർത്ഥമാണ്‌. }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> '''ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു''' :ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ :ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ :ശ്രീരാമ! രാമ രാമ! സീതാഭിരാമ !ജയ :ശ്രീരാമ! രാമ രാമ! ലോകാഭിരാമ!ജയ :ശ്രീരാമ! രാമാ രാമ!രാവണാന്തകരാമ! :ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! :ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! :ശ്രീരാമ!രമണീയവിഗ്രഹ!നമോസ്തുതേ. :നാരായണായ നമോ നാരായണായനമോ :നാരായണായ നമോ നാരായണായ നമഃ..............................10 :ശ്രീരാമനാമംപാടി വന്നപൈങ്കിളിപ്പെണ്ണേ! :ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. :ശാരികപ്പൈതൽതാനുംവന്ദിച്ചുവന്ദ്യന്മാരെ :ശ്രീരാമസ്‌മൃതിയോടെപറഞ്ഞുതുടങ്ങിനാൾ. </div> <!-- :*[[ഇഷ്ടദേവതാവന്ദനം]] :*[[രാമായണമാഹാത്മ്യം]] :*[[ഉമാമഹേശ്വരസംവാദം]] :*[[ഹനുമാനു തത്ത്വോപദേശം]] :*[[ശിവൻ കഥ പറയുന്നു]] :*[[പുത്രലാഭാലോചന]] :*[[ശ്രീരാമാവതാരം]] :*[[കൗസല്യാസ്തുതി]] :*[[ബാല്യവും കൌമാരവും]] :*[[വിശ്വാമിത്രന്റെ യാഗരക്ഷ]] :*[[താടകവധം]] :*[[അഹല്യാമോക്ഷം]] :*[[അഹല്യാസ്തുതി]] :*[[സീതാസ്വയംവരം]] :*[[ഭാർഗ്ഗവഗർവശമനം]] --> [[വർഗ്ഗം:aദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] 6ygep76zthrgwbb4v6bqpxxispi72ma 247054 247053 2026-09-04T09:52:51Z ~2026-44247-58 13522 247054 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[ബാലകാണ്ഡം]] | previous = | next = [[/ഇഷ്ടദേവതാവന്ദനം|ഇഷ്ടദേവതാവന്ദനം]] | notes = രാമാദികളുടെ ബാല്യകാലത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ ഭാഗത്തിന്‌ ബാലകാണ്ഡം എന്ന പേർ അന്വർത്ഥമാണ്‌. }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> '''ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു''' :ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ :ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ :ശ്രീരാമ! രാമ രാമ! സീതാഭിരാമ !ജയ :ശ്രീരാമ! രാമ രാമ! ലോകാഭിരാമ!ജയ :ശ്രീരാമ! രാമാ രാമ!രാവണാന്തകരാമ! :ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ! :ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! :ശ്രീരാമ!രമണീയവിഗ്രഹ!നമോസ്തുതേ. :നാരായണായ നമോ നാരായണായനമോ :നാരായണായ നമോ നാരായണായ നമഃ.............10 :ശ്രീരാമനാമംപാടി വന്നപൈങ്കിളിപ്പെണ്ണേ! :ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. :ശാരികപ്പൈതൽതാനുംവന്ദിച്ചുവന്ദ്യന്മാരെ :ശ്രീരാമസ്‌മൃതിയോടെപറഞ്ഞുതുടങ്ങിനാൾ. </div> <!-- :*[[ഇഷ്ടദേവതാവന്ദനം]] :*[[രാമായണമാഹാത്മ്യം]] :*[[ഉമാമഹേശ്വരസംവാദം]] :*[[ഹനുമാനു തത്ത്വോപദേശം]] :*[[ശിവൻ കഥ പറയുന്നു]] :*[[പുത്രലാഭാലോചന]] :*[[ശ്രീരാമാവതാരം]] :*[[കൗസല്യാസ്തുതി]] :*[[ബാല്യവും കൌമാരവും]] :*[[വിശ്വാമിത്രന്റെ യാഗരക്ഷ]] :*[[താടകവധം]] :*[[അഹല്യാമോക്ഷം]] :*[[അഹല്യാസ്തുതി]] :*[[സീതാസ്വയംവരം]] :*[[ഭാർഗ്ഗവഗർവശമനം]] --> [[വർഗ്ഗം:aദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] fcom8i8evsijy5fpse75nsnuwex5a7e അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഇഷ്ടദേവതാവന്ദനം 0 42 247055 246697 2026-09-04T10:07:45Z ~2026-44247-58 13522 247055 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = ബാലകാണ്ഡം | previous = [[../|ബാലകാണ്ഡം ആരംഭം]] | next = [[../രാമായണമാഹാത്മ്യം|രാമായണമാഹാത്മ്യം]] | notes = }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> :കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ :കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ :വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ :വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ. :വാണീടുകനാരതമെന്നുടെ നാവുതന്മേൽ :വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!...........20 :നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ- :യ്‌കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ :വാരിജോത്ഭവമുഖവാരിജവാസേ! ബാലേ! :വാരിധിതന്നിൽ തിരമാലകളെന്നപോലെ :ഭാരതീ! പദാവലി തോന്നേണം കാലേ കാലേ :പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ! :വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ‌്പിറന്നോരു :വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം. :വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ :വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ.............30 :വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട :കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ. :നാന്മറനേരായ രാമായണം ചമയ്‌ക്കയാൽ :നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു :വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി- :താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ, :രാമനാമത്തെസ്സദാകാലവും ജപിച്ചീടും :കാമനാശനനുമാവല്ലഭൻ മഹേശ്വരൻ :ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ :മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ...............40 :വാരിജോത്ഭവനാദിയാകിയ ദേവന്മാരും :നാരദപ്രമുഖന്മാരാകിയ മുനികളും :വാരിജശരാരാതിപ്രാണനാഥയും മമ :വാരിജമകളായ ദേവിയും തുണയ്ക്കണം. :കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര- :ണാരുണാംബുജലീനപാംസുസഞ്ചയം മമ :ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു :ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ. :ആധാരം നാനാജഗന്മയനാം ഭഗവാനും :വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;...........50 :വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു :ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ :ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം, :വേദജ്ഞോത്തമന്മാർമാഹാത്മ്യങ്ങളാർക്കു ചൊല്ലാം? :പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ- :പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ :വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം :ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ. :വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം :ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്ക്കണം..........60 :സുരസംഹതിപതി തദനു സ്വാഹാപതി :വരദൻ പിതൃപതി നിരൃതി ജലപതി :തരസാ സദാഗതി സദയം നിധിപതി :കരുണാനിധി പശുപതി നക്ഷത്രപതി :സുരവാഹിനീപതിതനയൻ ഗണപതി :സുരവാഹിനീപതി പ്രമഥഭൂതപതി :ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി :ജഗതി ചരാചരജാതികളായുളേളാരും :അഗതിയായോരടിയന്നനുഗ്രഹിക്കേണ- :മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ............70 :അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ :മൽഗുരുനാഥനനേകാന്തേവാസികളോടും :ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമരാമാചാര്യനും :മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും. :ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം :നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ. :രാമനാമത്തെജ്ജപിച്ചൊരു കാട്ടാളൻ മുന്നം :മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ :ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി :ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു............80 :വീണാപാണിയുമുപദേശിച്ചു രാമായണം :വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ :വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ :നാണമാകുന്നൂതാനുമതിനെന്താവതിപ്പോൾ? :വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു :ചേതസ്സി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ :അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി- :തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം :അദ്ധ്യയനം ചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം :മുക്തി സിദ്ധിക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ...........90 :ഭക്തികൈക്കൊണ്ടു കേട്ടുകൊള്ളുവിൻ ചൊല്ലീടുവ- :നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം. :ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ :ബദ്ധരാകിലുമുടൻ മുക്തരായി വന്നു കൂടും. :ധാത്രീഭാരത്തെ തീർപ്പാൻ ബ്രഹ്മാദിദേവഗണം :പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രം ചെയ്തതുമൂലം :ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന :മെത്തമേൽ യോഗനിന്ദ്ര ചെയ്തിടും നാരായണൻ :ധാത്രീമണ്ഡലം തന്നിൽ മാർത്താണ്ഡകുലത്തിങ്കൽ :ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്...................100 :രാത്രീചാരികളായ രാവണാദികൾ തന്നെ :മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരു ശേഷം :ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ- :വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേൻ. </div> nxkbmdkiutxmeshabw80a7927y3aeqv 247056 247055 2026-09-04T10:08:41Z ~2026-44247-58 13522 247056 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = ബാലകാണ്ഡം | previous = [[../|ബാലകാണ്ഡം ആരംഭം]] | next = [[../രാമായണമാഹാത്മ്യം|രാമായണമാഹാത്മ്യം]] | notes = }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> :കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ :കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ :വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ :വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ. :വാണീടുകനാരതമെന്നുടെ നാവുതന്മേൽ :വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!....20 :നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ- :യ്‌കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ :വാരിജോത്ഭവമുഖവാരിജവാസേ! ബാലേ! :വാരിധിതന്നിൽ തിരമാലകളെന്നപോലെ :ഭാരതീ! പദാവലി തോന്നേണം കാലേ കാലേ :പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ! :വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ‌്പിറന്നോരു :വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം. :വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ :വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ.............30 :വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട :കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ. :നാന്മറനേരായ രാമായണം ചമയ്‌ക്കയാൽ :നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു :വാല്മീകികവിശ്രേഷ്‌ഠനാകിയ മഹാമുനി- :താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ, :രാമനാമത്തെസ്സദാകാലവും ജപിച്ചീടും :കാമനാശനനുമാവല്ലഭൻ മഹേശ്വരൻ :ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ :മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ...............40 :വാരിജോത്ഭവനാദിയാകിയ ദേവന്മാരും :നാരദപ്രമുഖന്മാരാകിയ മുനികളും :വാരിജശരാരാതിപ്രാണനാഥയും മമ :വാരിജമകളായ ദേവിയും തുണയ്ക്കണം. :കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര- :ണാരുണാംബുജലീനപാംസുസഞ്ചയം മമ :ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു :ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ. :ആധാരം നാനാജഗന്മയനാം ഭഗവാനും :വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;...........50 :വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു :ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ :ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം, :വേദജ്ഞോത്തമന്മാർമാഹാത്മ്യങ്ങളാർക്കു ചൊല്ലാം? :പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ- :പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ :വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം :ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ. :വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം :ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്ക്കണം..........60 :സുരസംഹതിപതി തദനു സ്വാഹാപതി :വരദൻ പിതൃപതി നിരൃതി ജലപതി :തരസാ സദാഗതി സദയം നിധിപതി :കരുണാനിധി പശുപതി നക്ഷത്രപതി :സുരവാഹിനീപതിതനയൻ ഗണപതി :സുരവാഹിനീപതി പ്രമഥഭൂതപതി :ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി :ജഗതി ചരാചരജാതികളായുളേളാരും :അഗതിയായോരടിയന്നനുഗ്രഹിക്കേണ- :മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ............70 :അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ :മൽഗുരുനാഥനനേകാന്തേവാസികളോടും :ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമരാമാചാര്യനും :മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും. :ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം :നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ. :രാമനാമത്തെജ്ജപിച്ചൊരു കാട്ടാളൻ മുന്നം :മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ :ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി :ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു............80 :വീണാപാണിയുമുപദേശിച്ചു രാമായണം :വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ :വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ :നാണമാകുന്നൂതാനുമതിനെന്താവതിപ്പോൾ? :വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു :ചേതസ്സി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ :അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി- :തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം :അദ്ധ്യയനം ചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം :മുക്തി സിദ്ധിക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ...........90 :ഭക്തികൈക്കൊണ്ടു കേട്ടുകൊള്ളുവിൻ ചൊല്ലീടുവ- :നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം. :ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ :ബദ്ധരാകിലുമുടൻ മുക്തരായി വന്നു കൂടും. :ധാത്രീഭാരത്തെ തീർപ്പാൻ ബ്രഹ്മാദിദേവഗണം :പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രം ചെയ്തതുമൂലം :ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന :മെത്തമേൽ യോഗനിന്ദ്ര ചെയ്തിടും നാരായണൻ :ധാത്രീമണ്ഡലം തന്നിൽ മാർത്താണ്ഡകുലത്തിങ്കൽ :ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്...................100 :രാത്രീചാരികളായ രാവണാദികൾ തന്നെ :മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരു ശേഷം :ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ- :വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേൻ. </div> 31mi12bh6h7wne5ql7va895ogrjm77v അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/രാമായണമാഹാത്മ്യം 0 43 247057 21150 2026-09-04T10:14:37Z ~2026-44247-58 13522 247057 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[ബാലകാണ്ഡം]] | previous = [[../ഇഷ്ടദേവതാവന്ദനം|ഇഷ്ടദേവതാവന്ദനം]] | next = [[../ഉമാമഹേശ്വരസംവാദം|ഉമാമഹേശ്വരസംവാദം]] | notes = }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> :ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം :നൂറുകോടിഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ :രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം :മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ :ഭൂമിയിലുളള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി :ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുൾചെയ്തു...................80 :വീണാപാണിയുമുപദേശിച്ചു രാമായണം :വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ. :വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ :നാണമാകുന്നുതാനുമതിനെന്താവതിപ്പോൾ? :വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു :ചേതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലെ. :അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി- :തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം :അദ്ധ്യായനംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം :മുക്തിസാധിക്കുമസന്ദിഗ്‌ദ്ധമിജ്ജന്മംകൊണ്ടേ................90 :ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിൻ ചൊല്ലീടുവ- :നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം. :ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ :ബദ്ധരാകിലുമുടൻ മുക്തരായ്‌ വന്നുകൂടും. :ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം :പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രംചെയ്തതുമൂലം :ദുഗ്‌ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന :മെത്തമേൽ യോഗനിദ്രചെയ്തീടും നാരായണൻ :ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിങ്കൽ :ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്‌......................100 :രാത്രിചാരികളായ രാവണാദികൾതമ്മെ :മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം :ആദ്യമാം ബ്രഹ്മത്വംപ്രാപിച്ച വേദാന്തവാക്യ- :വേദ്യനാം സീതാപതി ശ്രീപാദം വന്ദിക്കുന്നേൻ </div> 32nejnmk76cklsapwm06dtr5uh5qg2s 247058 247057 2026-09-04T10:15:08Z ~2026-44247-58 13522 247058 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[ബാലകാണ്ഡം]] | previous = [[../ഇഷ്ടദേവതാവന്ദനം|ഇഷ്ടദേവതാവന്ദനം]] | next = [[../ഉമാമഹേശ്വരസംവാദം|ഉമാമഹേശ്വരസംവാദം]] | notes = }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> :ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം :നൂറുകോടിഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ :രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം :മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ :ഭൂമിയിലുളള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി :ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുൾചെയ്തു...................80 :വീണാപാണിയുമുപദേശിച്ചു രാമായണം :വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ. :വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ :നാണമാകുന്നുതാനുമതിനെന്താവതിപ്പോൾ? :വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു :ചേതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലെ. :അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി- :തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം :അദ്ധ്യായനംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം :മുക്തിസാധിക്കുമസന്ദിഗ്‌ദ്ധമിജ്ജന്മംകൊണ്ടേ.........90 :ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിൻ ചൊല്ലീടുവ- :നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം. :ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ :ബദ്ധരാകിലുമുടൻ മുക്തരായ്‌ വന്നുകൂടും. :ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം :പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രംചെയ്തതുമൂലം :ദുഗ്‌ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന :മെത്തമേൽ യോഗനിദ്രചെയ്തീടും നാരായണൻ :ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിങ്കൽ :ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്‌...............100 :രാത്രിചാരികളായ രാവണാദികൾതമ്മെ :മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം :ആദ്യമാം ബ്രഹ്മത്വംപ്രാപിച്ച വേദാന്തവാക്യ- :വേദ്യനാം സീതാപതി ശ്രീപാദം വന്ദിക്കുന്നേൻ </div> 3ielouar2xbbn2k4ilgm03ebvni61ia 247059 247058 2026-09-04T10:15:47Z ~2026-44247-58 13522 247059 wikitext text/x-wiki {{header2 | title = [[അദ്ധ്യാത്മരാമായണം കിളിപ്പാട്ട്]] | genre = കിളിപ്പാട്ട് | author = എഴുത്തച്ഛൻ | year = | translator = | section = [[ബാലകാണ്ഡം]] | previous = [[../ഇഷ്ടദേവതാവന്ദനം|ഇഷ്ടദേവതാവന്ദനം]] | next = [[../ഉമാമഹേശ്വരസംവാദം|ഉമാമഹേശ്വരസംവാദം]] | notes = }} {{ഫലകം:രാമായണം ബാലകാണ്ഡം}} <div class="prose"> :ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം :നൂറുകോടിഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ :രാമനാമത്തെജ്ജപിച്ചോരു കാട്ടാളൻ മുന്നം :മാമുനിപ്രവരനായ്‌ വന്നതു കണ്ടു ധാതാ :ഭൂമിയിലുളള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി :ശ്രീമഹാരാമായണം ചമയ്‌ക്കെന്നരുൾചെയ്തു......80 :വീണാപാണിയുമുപദേശിച്ചു രാമായണം :വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ. :വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ :നാണമാകുന്നുതാനുമതിനെന്താവതിപ്പോൾ? :വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു :ചേതസി സർവം ക്ഷമിച്ചീടുവിൻ കൃപയാലെ. :അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി- :തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം :അദ്ധ്യായനംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം :മുക്തിസാധിക്കുമസന്ദിഗ്‌ദ്ധമിജ്ജന്മംകൊണ്ടേ.........90 :ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിൻ ചൊല്ലീടുവ- :നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം. :ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ :ബദ്ധരാകിലുമുടൻ മുക്തരായ്‌ വന്നുകൂടും. :ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം :പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രംചെയ്തതുമൂലം :ദുഗ്‌ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന :മെത്തമേൽ യോഗനിദ്രചെയ്തീടും നാരായണൻ :ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിങ്കൽ :ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്‌...............100 :രാത്രിചാരികളായ രാവണാദികൾതമ്മെ :മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരുശേഷം :ആദ്യമാം ബ്രഹ്മത്വംപ്രാപിച്ച വേദാന്തവാക്യ- :വേദ്യനാം സീതാപതി ശ്രീപാദം വന്ദിക്കുന്നേൻ </div> hdw106akq9un4dxil23046mfh5tom79 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/ശ്രീരാമന്റെ രാജ്യഭാരഫലം 0 4045 247050 22630 2026-09-04T05:03:18Z ~2026-44247-58 13522 247050 wikitext text/x-wiki {{ഫലകം:രാമായണം യുദ്ധകാണ്ഡം}} ജാനകീദേവിയോടും കൂടി രാഘവ- നാനന്ദമുൾക്കൊണ്ടു രാജഭോഗാന്വിതം അശ്വമേധാദിയാം യാഗങ്ങളും ചെയ്തു വിശ്വപവിത്രയാം കീർത്തിയും പൊങ്ങിച്ചു നിശ്ശേഷസൌഖ്യം വരുത്തി പ്രജകൾക്കു വിശ്വമെല്ലാം പരിപാലിച്ചരുളിനാൻ വൈധവ്യദുഃഖം വനിതമാർക്കില്ലൊരു വ്യാധിഭയവുമൊരുത്തർക്കുമില്ലല്ലോ സസ്യപരിപൂർണ്ണയല്ലോ ധരിത്രിയും ദസ്യുഭയവുമൊരേടത്തുമില്ലല്ലോ...........................5100 ബാലമരണമകപ്പെടുമാറില്ല കാലേ വരിഷിക്കുമല്ലോ ഘനങ്ങളും രാമപൂജാപരന്മാർ നരന്മാർ ഭുവി രാമനെ ധ്യാനിക്കുമേവരും സന്തതം വർണ്ണാശ്രമങ്ങൾ തനിക്കുതനിക്കുള്ള- തൊന്നുമിളക്കം വരുത്തുകല്ലാരുമേ എല്ലാവനുമുണ്ടനുകമ്പ മാനസേ നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാർക്കുമേ നോക്കുമാറില്ലാരുമേ പരദാരങ്ങ- ളോർക്കയുമില്ല പരദ്രവ്യമാരുമേ .....................5110 ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു നിന്ദയുമില്ല പരസ്പരമാർക്കുമേ നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന- വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ സാകേതവാസികളായ ജനങ്ങൾക്കു ലോകാന്തരസുഖമെന്തോന്നിതിൽപ്പരം വൈകുണ്ഠലോകഭോഗത്തിനു തുല്യമായ് ശോകമോഹങ്ങളകന്നു മരുവിനാർ. iqdslu32j2pelsbk2fcoh1rejupncb0 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാജ്യാഭിഷേകം 0 4367 247037 247036 2026-09-03T12:20:34Z ~2026-44247-58 13522 247037 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850 സർവരത്നോജ്ജ്വലമായ ഹാരം പുന രുർവീശ്വരനുമലങ്കരിച്ചീടിനാൻ ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ രുണ്യനിധിയെ ബജിച്ചിതെല്ലാവരും സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം പത്മപത്രേക്ഷണം സൂര്യകോടി പ്രഭം ഹാര കിരീട വിരാജിതം രാഘവം മാരസമാനലാവണ്യം മനോഹരം....................4860 പീതാംബരപരിശോഭിതം ഭൂധരം സീതയാ വാമാങ്കസംസ്ഥയാരാജിതം രാജരാജേന്ദ്രംരഘുകുല നായകം രാജീവ ബാന്ധവ വംശ സമുത്ഭവം രാവണ നാശനം രാമംദയാപരം സേവകാഭീഷ്ടദം സേവ്യമനാമയം ഭക്തി കൈകൊണ്ടുമാദേവിയോടും വന്നു ഭ ഗ്ഗനുമപ്പോള് സ്തുതിച്ചു തുടന്ഗിനാന് രാമായ ശക്തിയുക്തായ നമോനമഃ ശ്യാമള കോമള രൂപായതേ നമഃ..........................4870 ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ*********** ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> 18msiik3a9xwpbr9c4sfk8m00tdd8m6 247038 247037 2026-09-03T12:31:52Z ~2026-44247-58 13522 247038 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850 സർവരത്നോജ്ജ്വലമായ ഹാരം പുന രുർവീശ്വരനുമലങ്കരിച്ചീടിനാൻ ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ രുണ്യനിധിയെ ബജിച്ചിതെല്ലാവരും സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം പത്മപത്രേക്ഷണം സൂര്യകോടി പ്രഭം ഹാര കിരീട വിരാജിതം രാഘവം മാരസമാനലാവണ്യം മനോഹരം....................4860 പീതാംബരപരിശോഭിതം ഭൂധരം സീതയാ വാമാങ്കസംസ്ഥയാരാജിതം രാജരാജേന്ദ്രംരഘുകുല നായകം രാജീവ ബാന്ധവ വംശ സമുത്ഭവം രാവണ നാശനം രാമംദയാപരം സേവകാഭീഷ്ടദം സേവ്യമനാമയം ഭക്തി കൈകൊണ്ടുമാദേവിയോടും വന്നു ഭ ഗ്ഗനുമപ്പോൾ സ്തുതിച്ചു തുടന്ഗിനാൻ********** രാമായ ശക്തിയുക്തായ നമോനമഃ ശ്യാമള കോമള രൂപായതേ നമഃ..........................4870 കുണ്ഡലീനാഥാതല്പായ നമോനമഃ കുണ്ഡലമണ്ഡിത ഗണ്ഡായതേ നമഃ ശ്രീരാമദേവായ സിംഹാസനസ്ഥായ ഹാരകിരീടധരായ നമോനമഃ ആദിമദ്ധ്യാന്തഹീനായ നമോനമഃ വേദസ്യരൂപായ രാമായതേ നമഃ വേദാന്ത വേദ്യായ വിഷ്ണവേ തേ നമഃ വേദജ്ണ്ഝ വന്ദ്യായ നിത്യായ തേ നമഃ*******8 ചന്ദ്രചൂഡന് പുകഴ്ന്നോരു നേരം വിബു ധേന്ദ്രനും ഭക്ത്യാ പുകഴ്തി ത്തുടന്ഗിനാര്*******..................4880 ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ*********** ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> hltdi8l74l1za1gxubem7paxkctv6yy 247039 247038 2026-09-03T12:39:36Z ~2026-44247-58 13522 247039 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850 സർവരത്നോജ്ജ്വലമായ ഹാരം പുന രുർവീശ്വരനുമലങ്കരിച്ചീടിനാൻ ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ രുണ്യനിധിയെ ബജിച്ചിതെല്ലാവരും സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം പത്മപത്രേക്ഷണം സൂര്യകോടി പ്രഭം ഹാര കിരീട വിരാജിതം രാഘവം മാരസമാനലാവണ്യം മനോഹരം....................4860 പീതാംബരപരിശോഭിതം ഭൂധരം സീതയാ വാമാങ്കസംസ്ഥയാരാജിതം രാജരാജേന്ദ്രംരഘുകുല നായകം രാജീവ ബാന്ധവ വംശ സമുത്ഭവം രാവണ നാശനം രാമംദയാപരം സേവകാഭീഷ്ടദം സേവ്യമനാമയം ഭക്തി കൈകൊണ്ടുമാദേവിയോടും വന്നു ഭർഗ്ഗനുമപ്പോൾ സ്തുതിച്ചു തുടങ്ങിനാൻ രാമായ ശക്തിയുക്തായ നമോനമഃ ശ്യാമള കോമള രൂപായതേ നമഃ..........................4870 കുണ്ഡലീനാഥാതൽപായ നമോനമഃ കുണ്ഡലമണ്ഡിത ഗണ്ഡായതേ നമഃ ശ്രീരാമദേവായ സിംഹാസനസ്ഥായ ഹാരകിരീടധരായ നമോനമഃ ആദിമദ്ധ്യാന്തഹീനായ നമോനമഃ വേദസ്വരൂപായ രാമായതേ നമഃ വേദാന്ത വേദ്യായ വിഷ്ണവേ തേ നമഃ വേദജ്ഞ വന്ദ്യായ നിത്യായ തേ നമഃ ചന്ദ്രചൂഡൻ പുകഴ് ന്നോരു നേരം വിബു ധേന്ദ്രനും ഭക്ത്യാ പുകഴ്തിത്തുടങ്ങിനാൻ..................4880 ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ*********** ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> 6x2txzlqjstawy36jiez5hfqfuef6d8 247041 247039 2026-09-03T13:35:37Z ~2026-44247-58 13522 247041 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850 സർവരത്നോജ്ജ്വലമായ ഹാരം പുന രുർവീശ്വരനുമലങ്കരിച്ചീടിനാൻ ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ രുണ്യനിധിയെ ബജിച്ചിതെല്ലാവരും സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം പത്മപത്രേക്ഷണം സൂര്യകോടി പ്രഭം ഹാര കിരീട വിരാജിതം രാഘവം മാരസമാനലാവണ്യം മനോഹരം....................4860 പീതാംബരപരിശോഭിതം ഭൂധരം സീതയാ വാമാങ്കസംസ്ഥയാരാജിതം രാജരാജേന്ദ്രംരഘുകുല നായകം രാജീവ ബാന്ധവ വംശ സമുത്ഭവം രാവണ നാശനം രാമംദയാപരം സേവകാഭീഷ്ടദം സേവ്യമനാമയം ഭക്തി കൈകൊണ്ടുമാദേവിയോടും വന്നു ഭർഗ്ഗനുമപ്പോൾ സ്തുതിച്ചു തുടങ്ങിനാൻ രാമായ ശക്തിയുക്തായ നമോനമഃ ശ്യാമള കോമള രൂപായതേ നമഃ..........................4870 കുണ്ഡലീനാഥാതൽപായ നമോനമഃ കുണ്ഡലമണ്ഡിത ഗണ്ഡായതേ നമഃ ശ്രീരാമദേവായ സിംഹാസനസ്ഥായ ഹാരകിരീടധരായ നമോനമഃ ആദിമദ്ധ്യാന്തഹീനായ നമോനമഃ വേദസ്വരൂപായ രാമായതേ നമഃ വേദാന്ത വേദ്യായ വിഷ്ണവേ തേ നമഃ വേദജ്ഞ വന്ദ്യായ നിത്യായ തേ നമഃ ചന്ദ്രചൂഡൻ പുകഴ് ന്നോരു നേരം വിബു ധേന്ദ്രനും ഭക്ത്യാ പുകഴ്തിത്തുടങ്ങിനാൻ..................4880 ബ്രഹ്മവരം കൊണ്ടഹംകൃതനായൊരു ദുർദമേറിയ രാവണ രാക്ഷസൻ മല്പദമെല്ലാമടക്കിനാൻ കശ്മലൻ തൽപുത്രനെന്നെ ബന്ധിച്ചു മഹാരണേ ത്വൽപ്രസാദത്താലവൻ മൃതനാകയാ ലിപ്പോളെനിക്കു ലഭിച്ചിതു സൗഖ്യവും അന്നന്നിവണ്ണമോരോതരമാപത്തു വന്നാലതും തീർത്തുരക്ഷിച്ചു കൊള്ളുവാൻ ഇത്ര കാരുണ്യമൊരുത്തർക്കുമില്ലെന്ന തുത്തമ പൂരുഷ പറയേണമോ ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ*********** ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> bjx4ay21kmkq2mw4q17ctw94y85my0t 247043 247041 2026-09-03T13:48:26Z ~2026-44247-58 13522 247043 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിയ്ക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850 സർവരത്നോജ്ജ്വലമായ ഹാരം പുന രുർവീശ്വരനുമലങ്കരിച്ചീടിനാൻ ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ രുണ്യനിധിയെ ബജിച്ചിതെല്ലാവരും സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം പത്മപത്രേക്ഷണം സൂര്യകോടി പ്രഭം ഹാര കിരീട വിരാജിതം രാഘവം മാരസമാനലാവണ്യം മനോഹരം....................4860 പീതാംബരപരിശോഭിതം ഭൂധരം സീതയാ വാമാങ്കസംസ്ഥയാരാജിതം രാജരാജേന്ദ്രംരഘുകുല നായകം രാജീവ ബാന്ധവ വംശ സമുത്ഭവം രാവണ നാശനം രാമംദയാപരം സേവകാഭീഷ്ടദം സേവ്യമനാമയം ഭക്തി കൈകൊണ്ടുമാദേവിയോടും വന്നു ഭർഗ്ഗനുമപ്പോൾ സ്തുതിച്ചു തുടങ്ങിനാൻ രാമായ ശക്തിയുക്തായ നമോനമഃ ശ്യാമള കോമള രൂപായതേ നമഃ..........................4870 കുണ്ഡലീനാഥാതൽപായ നമോനമഃ കുണ്ഡലമണ്ഡിത ഗണ്ഡായതേ നമഃ ശ്രീരാമദേവായ സിംഹാസനസ്ഥായ ഹാരകിരീടധരായ നമോനമഃ ആദിമദ്ധ്യാന്തഹീനായ നമോനമഃ വേദസ്വരൂപായ രാമായതേ നമഃ വേദാന്ത വേദ്യായ വിഷ്ണവേ തേ നമഃ വേദജ്ഞ വന്ദ്യായ നിത്യായ തേ നമഃ ചന്ദ്രചൂഡൻ പുകഴ് ന്നോരു നേരം വിബു ധേന്ദ്രനും ഭക്ത്യാ പുകഴ്തിത്തുടങ്ങിനാൻ..................4880 ബ്രഹ്മവരം കൊണ്ടഹംകൃതനായൊരു ദുർദമേറിയ രാവണ രാക്ഷസൻ മല്പദമെല്ലാമടക്കിനാൻ കശ്മലൻ തൽപുത്രനെന്നെ ബന്ധിച്ചു മഹാരണേ ത്വൽപ്രസാദത്താലവൻ മൃതനാകയാ ലിപ്പോളെനിക്കു ലഭിച്ചിതു സൗഖ്യവും അന്നന്നിവണ്ണമോരോതരമാപത്തു വന്നാലതും തീർത്തുരക്ഷിച്ചു കൊള്ളുവാൻ ഇത്ര കാരുണ്യമൊരുത്തർക്കുമില്ലെന്ന തുത്തമ പൂരുഷ ഞാൻ പറയേണമോ..............4830 എല്ലാം ഭവൽ കരുണാബലമെന്നിമ റ്റില്ലൊരാലംബനം നാഥ നമോസ്തുതേ ആദിത്യരുദ്രവസുപ്രമുഖന്മാരു മാദിതേയോത്തമന്മാരുമതുനേരം ആശരവംശവിനാശനനാകിയ ദാശരഥിയെ വെവ്വേറെ പുകഴ്ത്തിനാർ യജ്ഞഭാഗന്ഗളെല്ലാമടാക്കിക്കൊണ്ടാ*******8 ലജ്ഞനിയാകിയ രാവണ രാക്ഷസർ******* ത്വല്കാടാക്ഷത്താലതൊക്കെ ലഭിച്ചിതു ദുഃഖവും തീര്ന്നിതു ക്കു ദൈവമേ********....................4900 തല്പാദപത്മം ഭജിപ്പതിനെപ്പോഴും ചില്പുരുഷപ്രഭോ നല്കീടനുഗ്രഹം രാമായ രാജീവ നേത്രായ ലോകാഭി രാമായ സീതാഭിരാമായ തേ നമഃ ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ*********** ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> k8ujvvtviw6o1mnaahzem8h9gtns682 247045 247043 2026-09-03T14:12:52Z ~2026-44247-58 13522 247045 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ- രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാർ.....................4720 സന്തുഷ്ടനായ രഘുകുലനാഥനു- മന്തർമ്മുദാ വിമാനേന മാനേന പോയ്‌ നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ മന്ദം മഹീതലം തന്നിലിറങ്ങിനാൻ പുഷ്പകമായ വിമാനത്തെ മാനിച്ചു ചിൽപുരുഷനരുൾചെയ്താനനന്തരം "ചെന്നു വഹിക്ക നീ വൈശ്രവണൻ തന്നെ മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ വന്നീടു ഞാൻ നിരൂപിക്കുന്ന നേരത്തു നിന്നെ വിരോധിക്കയുമില്ലൊരുത്തനും"....................4730 എന്നരുൾചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌ ചെന്നളകാപുരി പുക്കു വിമാനവും സോദരനോടും വസിഷ്ഠനാമാചാര്യ- പാദം നമസ്കരിച്ചു രഘുനായകൻ ആശിർവ്വചനവും ചെയ്തു മഹാസന- മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി ദാശരഥിയുമിരുന്നരുളീടിനാൻ അപ്പോൾ ഭരതനും കേകയപുത്രിയു- മുൽപലസംഭവപുത്രൻ വസിഷ്ഠനും.....................4740 വാമദേവാദി മഹാമുനിവർഗ്ഗവും ഭൂമിദേവോത്തമന്മാരുമമാത്യരും രക്ഷിക്ക ഭൂതലമെന്നപേക്ഷിച്ചിതു ലക്ഷ്മീപതിയായ രാമനോടന്നേരം ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരൻ ജന്മനാശാദികളില്ലാത്ത മംഗലൻ നിർമ്മലൻ നിത്യൻ നിരുപമനദ്വയൻ നിർമ്മമൻ നിഷ്കളൻ നിർഗ്ഗുണനവ്യയൻ ചിന്മയൻ ജംഗമാജംഗമാന്തർഗ്ഗതൻ സന്മയൻ സത്യസ്വരൂപൻ സനാതനൻ.........................4750 തന്മഹാമായയാ സർവ്വലോകങ്ങളും നിർമ്മിച്ചു രക്ഷിച്ചു സംഹരിക്കുന്നവൻ ഇങ്ങനെയങ്ങവർ ചൊന്നതു കേട്ടള- വിംഗിതജ്ഞൻ മന്ദഹാസപുരസ്സരം 'മാനസേ ഖേദമുണ്ടാകരുതാർക്കുമേ ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ എങ്കിലതിന്നൊരുക്കീടുകെല്ലാ'മെന്നു പങ്കജലോചനാനുജ്ഞയാ സംഭ്രമാൽ അശ്രുപൂർണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാൻ.......................4760 സംഭാരവുമഭിഷേകാർത്ഥമേവരും സംഭരിച്ചീടിനാരാനന്ദചേതസാ ലക്ഷ്മണൻതാനും ഭരതകുമാരനും രക്ഷോവരനും ദിവാകരപുത്രനും മുമ്പേ ജടാഭാരാശോധനയും ചെയ്തു സമ്പൂർണ്ണമോദം കുളിച്ചു ദിവ്യാംബരം പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ- ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം ശ്രീരാമദേവനും ലക്ഷ്മണനും പുന- രാരൂഢമോദമലങ്കരിച്ചീടിനാർ.....................4770 ശോഭയോടേ ഭരതൻ കുണ്ഡലാദിക- ളാഭരണങ്ങളെല്ലാമനുരൂപമായ്‌ ജാനകീദേവിയെ രാജനാരീജനം മാനിച്ചലങ്കരിപ്പിച്ചാരതിമുദാ വാനരനാരീജനത്തിനും കൗസല്യ- താനാദരാലലങ്കാരങ്ങൾ നൽകിനാൾ അന്നേരമത്ര സുമന്ത്രർ മഹാരഥം നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിർത്തിനാൻ രാജരാജൻ മനുവീരൻ ദയാപരൻ രാജയോഗ്യം മഹൽസ്യന്ദനമേറിനാൻ...................4780 സൂര്യതനയനുമംഗദവീരനും മാരുതിതാനും വിഭീഷണനും തദാ ദിവ്യാംബരാഭരണാദ്യലങ്കാരേണ ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു നാഥന്നകമ്പടിയായ്‌ നടന്നീടിനാർ സീതയും സുഗ്രീവപത്നികളാദിയാം വാനരനാരിമാരും വാഹനങ്ങളിൽ സേനാപരിവൃതമാരായനന്തരം പിമ്പേ നടന്നിതു ശംഖനാദത്തൊടും ഗംഭീരവാദ്യഘോഷങ്ങളോടും തദാ.....................4790 സാരഥ്യവേല കൈക്കൊണ്ടാൻ ഭരതനും ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും സോദരൻ ദിവ്യവ്യജനവും വീയിനാൻ മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള വാനരേന്ദ്രന്മാർ പതിനായിരമുണ്ടു വാരണേന്ദ്രന്മാർ കഴുത്തിലേറിപ്പരി- വാരജനങ്ങളുമായ്‌ നടന്നീടിനാർ രാമനീവണ്ണമെഴുന്നള്ളുന്നേരത്തു രാമമാരും ചെന്നു ഹർമ്മ്യങ്ങളേറിനാർ...................4800 കണ്ണിനാനന്ദപൂരം പുരുഷം പരം പുണ്യപുരുഷമാലോക്യനാരീജനം ഗേഹധർമ്മങ്ങളുമൊക്കെ മറന്നുള്ളിൽ മോഹപരവശമാരായ്‌ മരുവിനാർ മന്ദമന്ദം ചെന്നു രാഘവൻ വാസവ- മന്ദിരതുല്യമാം താതാലയം കണ്ടു വന്ദിച്ചകംപുക്കു മാതാവുതൻ പദം വന്ദിച്ചിതന്യപിതൃപ്രിയമാരെയും പ്രീത്യാ ഭരതകുമാരനോടന്നേര- മാസ്ഥയാ ചൊന്നാനവിളംബിതം ഭവാൻ.........................4810 ഭാനുതനയനും നക്തഞ്ചരേന്ദ്രനും വാനരനായകന്മാർക്കും യഥോചിതം സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി- ലാക്കുകവേണമവരെ വിരയെ നീ എന്നതു കേട്ടതു ചെയ്താൻ ഭരതനും ചെന്നവരോരോ ഗൃഹങ്ങളിൽ മേവിനാർ സുഗ്രീവനോടു പറഞ്ഞു ഭരതനു- മഗ്രജനിപ്പോളഭിഷേകകർമ്മവും മംഗലമാമ്മാറു നീ കഴിച്ചെടണ- മംഗദനാദികളോടും യഥാവിധി...................4820 നാലുസമുദ്രത്തിലും ചെന്നു തീർത്ഥവും കാലേ വരുത്തുക മുമ്പിനാൽ വേണ്ടതും എങ്കിലോ ജാംബവാനും മരുൽപ്പുത്രനു- മംഗദൻതാനും സുഷേണനും വൈകാതെ സ്വർണ്ണകലശങ്ങൾതന്നിൽ മലയജ- പർണ്ണേന വായ് കെട്ടി വാരിയും പൂരിച്ചു കൊണ്ടുവരികെന്നയച്ചോരളവവർ കൊണ്ടുവന്നീടിനാരങ്ങനെ സത്വരം പുണ്യനദീജലം പുഷ്കരമാദിയാ- മന്യതീത്ഥങ്ങളിലുള്ള സലിലവും-.......................4830 മൊക്കെ വരുത്തി മറ്റുള്ള പദാർത്ഥങ്ങൾ മർക്കടവൃന്ദം വരുത്തിനാർ തൽക്ഷണേ ശത്രുഘ്നനുമ മാത്യൗഘമുമായ് മറ്റു ശുദ്ധപദാർത്ഥങ്ങൾ സംഭരിച്ചീടിനാർ രത്നസിഹാസനേ രാമനേയും ചേർത്തു പത്നിയേയും വാമഭാഗേ വിനിവേശ്യ വാമദേവൻ മുനി ജാബാലി ഗൗതമൻ വാത്മീകിയെന്നവരോടും വസിഷ്ഠനാം ദേശികൻ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി ദാശരഥിക്കഭിഷേകവും ചെയ്തിതു.....................4840 പൊന്നിൽ കലശങ്ങളായിരിത്തെട്ടുമ- ങന്യൂനശോഭം ജപിച്ചാർ മറകളും നക്തഞ്ചരേന്ദ്രനും വാനരവീരനും രത്നദണ്ഡം പൂണ്ട ചാമരം വീശിനാർ ശത്രുഘ്നവീരൻ കുട പിടിച്ചീടിനാൻ ക്ഷത്രിയ വീരരുപചരിച്ചീടിനാർ ലോകപാലന്മാരുപദേവതമാരു മാകാശ മാർഗ്ഗേ പുകഴ്ന്നു നിന്നീടിനാർ മാരുതൻ കൈയിൽ കൊടുത്തയച്ചാൻ ദിവ്യ ഹാരം മഹേന്ദ്രൻ മനുകുല നാഥനു......................4850 സർവരത്നോജ്ജ്വലമായ ഹാരം പുന രുർവീശ്വരനുമലങ്കരിച്ചീടിനാൻ ദേവഗന്ധർവ യക്ഷാപ്സരോ വൃന്ദവും ദേവദേവേശ്വരനേ ബ്ഭജിച്ചീടിനാർ പൂർണ്ണ ഭക്ത്യാ പുഷ്പ വൃഷ്ടിയും ചെയ്തു കാ രുണ്യനിധിയെ ബജിച്ചിതെല്ലാവരും സ്നിഗ്ദ്ധദുർവാദള ശ്യാമളം കോമളം പത്മപത്രേക്ഷണം സൂര്യകോടി പ്രഭം ഹാര കിരീട വിരാജിതം രാഘവം മാരസമാനലാവണ്യം മനോഹരം....................4860 പീതാംബരപരിശോഭിതം ഭൂധരം സീതയാ വാമാങ്കസംസ്ഥയാരാജിതം രാജരാജേന്ദ്രംരഘുകുല നായകം രാജീവ ബാന്ധവ വംശ സമുത്ഭവം രാവണ നാശനം രാമംദയാപരം സേവകാഭീഷ്ടദം സേവ്യമനാമയം ഭക്തി കൈകൊണ്ടുമാദേവിയോടും വന്നു ഭർഗ്ഗനുമപ്പോൾ സ്തുതിച്ചു തുടങ്ങിനാൻ രാമായ ശക്തിയുക്തായ നമോനമഃ ശ്യാമള കോമള രൂപായതേ നമഃ..........................4870 കുണ്ഡലീനാഥാതൽപായ നമോനമഃ കുണ്ഡലമണ്ഡിത ഗണ്ഡായതേ നമഃ ശ്രീരാമദേവായ സിംഹാസനസ്ഥായ ഹാരകിരീടധരായ നമോനമഃ ആദിമദ്ധ്യാന്തഹീനായ നമോനമഃ വേദസ്വരൂപായ രാമായതേ നമഃ വേദാന്ത വേദ്യായ വിഷ്ണവേ തേ നമഃ വേദജ്ഞ വന്ദ്യായ നിത്യായ തേ നമഃ ചന്ദ്രചൂഡൻ പുകഴ് ന്നോരു നേരം വിബു ധേന്ദ്രനും ഭക്ത്യാ പുകഴ്തിത്തുടങ്ങിനാൻ..................4880 ബ്രഹ്മവരം കൊണ്ടഹംകൃതനായൊരു ദുർദമേറിയ രാവണ രാക്ഷസൻ മല്പദമെല്ലാമടക്കിനാൻ കശ്മലൻ തൽപുത്രനെന്നെ ബന്ധിച്ചു മഹാരണേ ത്വൽപ്രസാദത്താലവൻ മൃതനാകയാ ലിപ്പോളെനിക്കു ലഭിച്ചിതു സൗഖ്യവും അന്നന്നിവണ്ണമോരോതരമാപത്തു വന്നാലതും തീർത്തുരക്ഷിച്ചു കൊള്ളുവാൻ ഇത്ര കാരുണ്യമൊരുത്തർക്കുമില്ലെന്ന തുത്തമ പൂരുഷ ഞാൻ പറയേണമോ..............4830 എല്ലാം ഭവൽ കരുണാബലമെന്നിമ റ്റില്ലൊരാലംബനം നാഥ നമോസ്തുതേ ആദിത്യരുദ്രവസുപ്രമുഖന്മാരു മാദിതേയോത്തമന്മാരുമതുനേരം ആശരവംശവിനാശനനാകിയ ദാശരഥിയെ വെവ്വേറെ പുകഴ്ത്തിനാർ യജ്ഞഭാഗങ്ങളെല്ലാമടക്കിക്കൊണ്ടാ ലജ്ഞനിയാകിയ രാവണ രാക്ഷസർ******* ത്വൽ‌ കടാക്ഷത്താലതൊക്കെ ലഭിച്ചിതു ദുഃഖവും തീർന്നിതു ഞങ്ങൾക്കു ദൈവമേ....................4900 തല്പാദപത്മം ഭജിപ്പതിനെപ്പോഴും ചില്പുരുഷപ്രഭോ നല്കീടനുഗ്രഹം രാമായ രാജീവ നേത്രായ ലോകാഭി രാമായ സീതാഭിരാമായ തേ നമഃ ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാർ 'ദുഷ്ടനാം രാവണൻ നഷ്ടനായാനിന്നു തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ! പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക- ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാൽ.....................4910 പിണ്ഡോദകങ്ങളുദിക്കായ കാരണം ദണ്ഡവും തീർന്നിതു ഞങ്ങൾക്കു ദൈവമേ!' യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം രക്ഷോവിനാശകനാകിയ രാമനെ 'രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും രക്ഷോവരനെവധിച്ചമൂലം ഭവാൻ പക്ഷീന്ദ്ര വാഹന! പാപവിനാശന! രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ' ഗന്ധർവ്വസംഘവുമൊക്കെ സ്തുതിച്ചിതു പംക്തികണ്ഠാന്തകൻ തന്നെ നിരാമയം.....................4920 'അന്ധനാം രാവണൻ തന്നെബ്ഭയപ്പെട്ടു സന്തതം ഞങ്ങളൊളിച്ചുകിടന്നതും ഇന്നു തുടങ്ങി തവ ചരിത്രങ്ങളും നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം സഞ്ചരിക്കാമിനിക്കാരുണ്യവാരിധേ! നിൻചരണാംബുജം നിത്യം നമോ നമഃ' കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാർ മന്നവൻതന്നെ മനോഹരമാവണ്ണം 'ദുർന്നയമേറിയ രാക്ഷസരാജനെ- ക്കൊന്നു കളഞ്ഞുടൻ ഞങ്ങളെ രക്ഷിച്ച....................4930 നിന്നെബ്ഭജിപ്പാനവകാശമുണ്ടായി- വന്നതും നിന്നുടെ കാരുണ്യവൈഭവം പന്നഗതൽപേ വസിക്കു ഭവൽപ്പദം വന്ദാമഹേ വയം വന്ദാമഹേ വയം' കിംപുരുഷന്മാർ പരംപുരുഷൻപദം സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദ്രുതം 'കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി- ച്ചെൻപോറ്റി! രാവണെനെന്നു കേൾക്കുന്നേരം അംബരമാർഗ്ഗേ നടക്കുമാറി,ല്ലിനി നിൻപാദപത്മം ഭജിക്കായ്‌വരേണമേ'...................4940 സിദ്ധസമൂഹവുമപ്പോൾ മനോരഥം സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാർ 'യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങൾക്കു ചിത്തഭയം തീർത്ത കാരുണ്യവാരിധേ! രക്താരവിന്ദാഭപൂണ്ട ഭവൽപ്പദം നിത്യം നമോനമോ നിത്യം നമോ നമഃ' വിദ്യാധരന്മാരുമത്യാദരം പൂണ്ടു ഗദ്യപദ്യാദികൾകൊണ്ടു പുകഴ്ത്തിനാർ 'വിദ്വജ്ജനങ്ങൾക്കുമുള്ളിൽ തിരിയാത്ത തത്ത്വാത്മനേ പരമാത്മനേ തേ നമഃ....................4950 ചാരുരൂപം തേടുമപ്സരസാം ഗണം ചാരണന്മാരുരഗന്മാർ മരുത്തുക്കൾ തുംബുരു നാരദഗുഹ്യകവ്യന്ദവു- മംബരചാരികൾ മറ്റുള്ളവർ‌കളും സ്പഷ്ടവർണ്ണോദ്യന്മധുരപദങ്ങളാൽ തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം രാമചന്ദ്രാനുഗ്രഹേണ സമസ്തരും കാമാലാഭേന നിജ നിജ മന്ദിരം പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു താപത്രയവുമകന്നു വാണീടിനാർ...................4960 സച്ചിൽ‌പരബ്രഹ്മപൂർണ്ണമാത്മാനന്ദ- മച്യുതമദ്വയമേകമനാമയം ഭാവനയാ ഭഗവൽപാദാംഭോജവും സേവിച്ചിരുന്നാർ ജഗത്രയവാസികൾ സിംഹാസനോപരി സീതയാ സംയുതം സിംഹപരാക്രമം സൂര്യകോടിപ്രഭം സോദരവാ‍നര താപസ രാക്ഷസ- ഭൂദേവവൃന്ദനിഷേവ്യമാണം പരം രാമമഭിഷേകതീർത്ഥാർദ്രവിഗ്രഹം ശ്യാമളം കോമളം ചാമീകരപ്രഭം.....................4970 ചന്ദ്രബിംബാനനം ചാർവ്വായുതഭുജം ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം ധ്യാനിപ്പവർക്കഭീഷ്ടാസ്പദം കണ്ടു ക- ണ്ടാനന്ദമുൾ‌ക്കൊണ്ടിരുന്നിതെല്ലാവരും </poem> g7bf7g3vjjv4iris50o7fdoruz6ejqm അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹം 0 4368 247046 22626 2026-09-03T15:23:23Z ~2026-44247-58 13522 247046 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥൻ വസിച്ചീടും ദശാന്തരേ സസ്യസമ്പൂർണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- പക്വങ്ങളോടു കലർ‌ന്നു നിന്നീടുന്നു....................4980 ദുർഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയിൽ സൽഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ നൂറായിരം തുരഗങ്ങൾ പശുക്കളും നൂറുനൂറായിരത്തില്പുറം പിന്നെയും മുപ്പതുകോടി സുവർണ്ണാഭാ‍രങ്ങളും സുബ്രാഹ്മണർക്കു കൊടുത്തു രഘൂത്തമൻ വസ്ത്രാഭരണ മാല്യങ്ങൾസംഖ്യമായ് പൃത്ഥ്വീസുരോത്തമന്മാർക്കു നൽകീടിനാൻ സ്വർണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം വർണ്ണവൈചിത്ര്യമനഘമനുപമം.....................4990 ആദിത്യപുത്രനു നൽകിനാനാദരാ- ലാദിതേയാധിപപുത്രതനയനും അംഗദദ്വന്ദ്വം കൊടുത്തോരനന്തരം മംഗലാപാംഗിയാം സീതയ്ക്കു നൽകിനാൻ മേരുവും ലോകത്രയവും കൊടുക്കിലും പോരാ വിലയതിനങ്ങനെയൊള്ളൊരു ഹാരം കൊടുത്തതു കണ്ടു വൈദേഹിയും പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം കണ്ഠദേശത്തിങ്കൽനിന്നങ്ങെടുത്തിട്ടു രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാൾ ഭർത്തൃമുഖാബ്ജവും മാരുതി വക്ത്രവും മദ്ധ്യേ മണിമയമാകിയ ഹാരവും ഇംഗിതജ്ഞന് പുരുഷോത്തമനന്നേരം മംഗലദേവതയോടു ചൊല്ലീടിനാൻ ‘ഇക്കണ്ടവർകളിലിഷ്ടനാകുന്നതാ- രുൾക്കമലത്തില് നിനക്കു മനോഹരേ! നൽകീടവന്നു നീ മറ്റാരുമില്ല നി- ന്നാകൂതഭംഗം വരുത്തുവാനോമലേ!’ എന്നതു കേട്ടു ചിരിച്ചു വൈദേഹിയും മന്ദം വിളിച്ചു ഹനുമാനു നൽകിനാൾ ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും മരുതിയും പരമാനന്ദസംയുതം അഞ്ജലിയോടും തിരുമുമ്പില് നിന്നിടു- മഞ്ജനാപുത്രനെക്കണ്ടു രഘുവരൻ മന്ദമരികേ വിളിച്ചരുൾചെയ്തിതാ- നന്ദപരവശനായ് മധുരാക്ഷരം ‘മാരുതനന്ദന വേണ്ടും വരത്തെ നീ വീര വരിച്ചുകൊൾകേതും മടിയാതെ’ എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും മന്നവന് തന്നോടപേക്ഷിച്ചരുളിനാൻ ‘സ്വാമിന് പ്രഭോ നിന്തിരുവടിതന്നുടെ നാമവും ചാരുചരിത്രവുമുള്ള നാൾ ഭൂമിയിൽ വാഴ്‌വാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊൾവാനനാരതം രാമജപസ്മരണശ്രവണങ്ങളിൽ മാമകമാനസേ തൃപ്തിവരാ വിഭോ! മറ്റുവരം മമ വേണ്ട ദയാനിധേ! മറ്റുമിളക്കമില്ലാതൊരു ഭക്തിയു- മുണ്ടായിരിയ്ക്കണ'മെന്നതു കേട്ടൊരു പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ 'മൽകഥയുള്ളനാൾ മുക്തനായ്‌ വാഴ്കനീ ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!' ജാനകീദേവിയും ഭോഗാനുഭൂതികൾ താനേ വരികെന്നനുഗ്രഹിച്ചീടിനാൾ ആനന്ദബാഷ്പപരീതാക്ഷനായവൻ വീണുനമസ്കൃത്യ പിന്നെയും പിന്നെയും ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌ പിന്നെ ഗുഹനെ വിളിച്ചു മനുവരൻ 'ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാൻ മൽചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന- രേകഭാവം ഭജിച്ചീടുകെന്നോടു നീ' ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു- ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാൻ പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു രാമനാലാശ്ലിഷ്ടനായ ഗുഹൻ തദാ ഗംഗാനദീപ്രിശോഭിതമായൊരു ശൃംഗീവരം പ്രവേശിച്ചു മരുവിനാൻ മൂല്യമില്ലാത വസ്ത്രാഭരണങ്ങളും മാല്യകളഭ ഹരിചന്ദനാദിയും പിന്നെയും പിന്നെയും വേണ്ടുവോളം നൽകി മന്നവൻ ഗാഢഗാഢം പുണർന്നാദരാൽ മർക്കടനായകന്മാർക്കും കൊടുത്തുപോയ്‌- കിഷ്കിന്ധപൂകെന്നയച്ചരുളീടിനാൻ സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാൻ സീതാജനകനായീടും ജനകനെ പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം നൂതനപട്ടാംബരാഭരണാദിയും നൽകി, വിദേഹരാജ്യത്തിനു പോകെന്നു പുൽകിക്കനിവോടു യാത്ര വഴങ്ങിനാൻ കാശിരാജാവിനും വസ്ത്രാഭരണങ്ങ- ളാശയാനന്ദം വരുമാറു നൽകിനാൻ പിന്നെ മറ്റുള്ള നൃപന്മാർക്കുമൊക്കവെ മന്നവൻ നിർമ്മലഭൂഷണാദ്യങ്ങളും സമ്മാനപൂർവ്വം കൊടുത്തയച്ചീടിനാൻ സമ്മോദമുൾക്കൊണ്ടു പോയാരവർകളും നക്തഞ്ചരേന്ദ്രൻ വിഭീഷണനന്നേരം ഭക്ത്യാ നമസ്കരിച്ചാൻ ചരണാംബുജം 'മിത്രമായ്‌ നീ തുണച്ചോരുമൂലം മമ ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാൻ ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ നാശമരികളാലുണ്ടാകയില്ല തേ എന്നെ മറന്നുപോകാതെ നിരൂപിച്ചു പുണ്യജനാധിപനായ്‌ വസിച്ചീടെടോ! വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ മുക്തനായ്‌ വാണീടുകെ'ന്നു നിയോഗിച്ചു മുക്താഫലമണിസ്വർണ്ണാഭാരങ്ങളും ആവോളവും കൊടുത്താശു പോവാനയ- ച്ചാവിർമ്മുദാ പുണർന്നീടിന്നാൻ പിന്നെയും ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ- രത്യർത്ഥമിറ്റിറ്റു വീണും വണങ്ങിയും ഗദ്ഗദവർണ്ണേന യാത്രയും ചൊല്ലിനാൻ നിർഗ്ഗമിച്ചാനൊരുജാതി വിഭീഷണൻ ലങ്കയിൽ ചെന്നു സുഹൃജ്ജനത്തോടുമാ- തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാൻ. </poem> m34rjec9m604749mkjekobqvipm5n8e 247049 247046 2026-09-04T04:58:37Z ~2026-44247-58 13522 247049 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥൻ വസിച്ചീടും ദശാന്തരേ സസ്യസമ്പൂർണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- പക്വങ്ങളോടു കലർ‌ന്നു നിന്നീടുന്നു....................4980 ദുർഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയിൽ സൽഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ നൂറായിരം തുരഗങ്ങൾ പശുക്കളും നൂറുനൂറായിരത്തില്പുറം പിന്നെയും മുപ്പതുകോടി സുവർണ്ണാഭാ‍രങ്ങളും സുബ്രാഹ്മണർക്കു കൊടുത്തു രഘൂത്തമൻ വസ്ത്രാഭരണ മാല്യങ്ങൾസംഖ്യമായ് പൃത്ഥ്വീസുരോത്തമന്മാർക്കു നൽകീടിനാൻ സ്വർണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം വർണ്ണവൈചിത്ര്യമനഘമനുപമം.....................4990 ആദിത്യപുത്രനു നൽകിനാനാദരാ- ലാദിതേയാധിപപുത്രതനയനും അംഗദദ്വന്ദ്വം കൊടുത്തോരനന്തരം മംഗലാപാംഗിയാം സീതയ്ക്കു നൽകിനാൻ മേരുവും ലോകത്രയവും കൊടുക്കിലും പോരാ വിലയതിനങ്ങനെയൊള്ളൊരു ഹാരം കൊടുത്തതു കണ്ടു വൈദേഹിയും പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം കണ്ഠദേശത്തിങ്കൽനിന്നങ്ങെടുത്തിട്ടു രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാൾ.................5000 ഭർത്തൃമുഖാബ്ജവും മാരുതി വക്ത്രവും മദ്ധ്യേ മണിമയമാകിയ ഹാരവും ഇംഗിതജ്ഞൻ പുരുഷോത്തമനന്നേരം മംഗലദേവതയോടു ചൊല്ലീടിനാൻ ‘ഇക്കണ്ടവർകളിലിഷ്ടനാകുന്നതാ- രുൾക്കമലത്തിൽ നിനക്കു മനോഹരേ! നൽകീടവന്നു നീ മറ്റാരുമില്ല നി- ന്നാകൂതഭംഗം വരുത്തുവാനോമലേ!’ എന്നതു കേട്ടു ചിരിച്ചു വൈദേഹിയും മന്ദം വിളിച്ചു ഹനുമാനു നൽകിനാൾ...................5010 ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും മരുതിയും പരമാനന്ദസംയുതം അഞ്ജലിയോടും തിരുമുമ്പിൽ നിന്നിടു- മഞ്ജനാപുത്രനെക്കണ്ടു രഘുവരൻ മന്ദമരികേ വിളിച്ചരുൾചെയ്തിതാ- നന്ദപരവശനായ് മധുരാക്ഷരം ‘മാരുതനന്ദന വേണ്ടും വരത്തെ നീ വീര വരിച്ചുകൊൾകേതും മടിയാതെ’ എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും മന്നവൻ തന്നോടപേക്ഷിച്ചരുളിനാൻ....................5020 ‘സ്വാമിൻ പ്രഭോ നിന്തിരുവടിതന്നുടെ നാമവും ചാരുചരിത്രവുമുള്ള നാൾ ഭൂമിയിൽ വാഴ്‌വാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊൾവാനനാരതം രാമജപസ്മരണശ്രവണങ്ങളിൽ മാമകമാനസേ തൃപ്തിവരാ വിഭോ! മറ്റുവരം മമ വേണ്ട ദയാനിധേ! മറ്റുമിളക്കമില്ലാതൊരു ഭക്തിയു- മുണ്ടായിരിക്കണ'മെന്നതു കേട്ടൊരു പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ...................5030 'മൽകഥയുള്ളനാൾ മുക്തനായ്‌ വാഴ്കനീ ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!' ജാനകീദേവിയും ഭോഗാനുഭൂതികൾ താനേ വരികെന്നനുഗ്രഹിച്ചീടിനാൾ ആനന്ദബാഷ്പപരീതാക്ഷനായവൻ വീണുനമസ്കൃത്യ പിന്നെയും പിന്നെയും രാമസീതാഞ്ജനാ യാപരം പണിപ്പെട്ടു******** രാമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌ പിന്നെ ഗുഹനെ വിളിച്ചു മനുവരൻ..................5040 'ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാൻ മൽചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന- രേകഭാവം ഭജിച്ചീടുകെന്നോടു നീ' ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു- ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാൻ പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു രാമനാലാശ്ലിഷ്ടനായ ഗുഹൻ തദാ ഗംഗാനദീ പരിശോഭിതമായൊരു ശൃംഗീവരം പ്രവേശിച്ചു മരുവിനാൻ......................5050 മൂല്യമില്ലാത വസ്ത്രാഭരണങ്ങളും മാല്യകളഭ ഹരിചന്ദനാദിയും പിന്നെയും പിന്നെയും വേണ്ടുവോളം നൽകി മന്നവൻ ഗാഢഗാഢം പുണർന്നാദരാൽ മർക്കടനായകന്മാർക്കും കൊടുത്തുപോയ്‌- കിഷ്കിന്ധപൂകെന്നയച്ചരുളീടിനാൻ സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാൻ സീതാജനകനായീടും ജനകനെ പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു..................5060 സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം നൂതനപട്ടാംബരാഭരണാദിയും നൽകി, വിദേഹരാജ്യത്തിനു പോകെന്നു പുൽകിക്കനിവോടു യാത്ര വഴങ്ങിനാൻ കാശിരാജാവിനും വസ്ത്രാഭരണങ്ങ- ളാശയാനന്ദം വരുമാറു നൽകിനാൻ പിന്നെ മറ്റുള്ള നൃപന്മാർക്കുമൊക്കവെ മന്നവൻ നിർമ്മലഭൂഷണാദ്യങ്ങളും സമ്മാനപൂർവ്വം കൊടുത്തയച്ചീടിനാൻ സമ്മോദമുൾക്കൊണ്ടു പോയാരവർകളും....................5070 നക്തഞ്ചരേന്ദ്രൻ വിഭീഷണനന്നേരം ഭക്ത്യാ നമസ്കരിച്ചാൻ ചരണാംബുജം 'മിത്രമായ്‌ നീ തുണച്ചോരുമൂലം മമ ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാൻ ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ നാശമരികളാലുണ്ടാകയില്ല തേ എന്നെ മറന്നുപോകാതെ നിരൂപിച്ചു പുണ്യജനാധിപനായ്‌ വസിച്ചീടെടോ! വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ...................5080 മുക്തനായ്‌ വാണീടുകെ'ന്നു നിയോഗിച്ചു മുക്താഫലമണിസ്വർണ്ണഭാരങ്ങളും ആവോളവും കൊടുത്താശു പോവാനയ- ച്ചാവിർമ്മുദാ പുണർന്നീടിന്നാൻ പിന്നെയും ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ- രത്യർത്ഥമിറ്റിറ്റു വീണും വണങ്ങിയും ഗദ്ഗദവർണ്ണേന യാത്രയും ചൊല്ലിനാൻ നിർഗ്ഗമിച്ചാനൊരുജാതി വിഭീഷണൻ ലങ്കയിൽ ചെന്നു സുഹൃജ്ജനത്തോടുമാ- തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാൻ...................5090 </poem> 13u3qcc9hrwo5zio9sjzj5yvmiq08g2 247051 247049 2026-09-04T05:05:22Z ~2026-44247-58 13522 247051 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> വിശ്വംഭരാ പരിപാലനവും ചെയ്തു വിശ്വനാഥൻ വസിച്ചീടും ദശാന്തരേ സസ്യസമ്പൂർണ്ണമായ് വന്നിതവനിയും ഉത്സവയുക്തങ്ങളായി ഗൃഹങ്ങളും വൃക്ഷങ്ങളെല്ലമതിസ്വാദു സംയുത- പക്വങ്ങളോടു കലർ‌ന്നു നിന്നീടുന്നു....................4980 ദുർഗ്ഗന്ധപുഷപങ്ങളക്കാലമൂഴിയിൽ സൽഗന്ധയുക്തങ്ങളായ്‌വന്നിതൊക്കെവെ നൂറായിരം തുരഗങ്ങൾ പശുക്കളും നൂറുനൂറായിരത്തില്പുറം പിന്നെയും മുപ്പതുകോടി സുവർണ്ണാഭാ‍രങ്ങളും സുബ്രാഹ്മണർക്കു കൊടുത്തു രഘൂത്തമൻ വസ്ത്രാഭരണ മാല്യങ്ങൾസംഖ്യമായ് പൃത്ഥ്വീസുരോത്തമന്മാർക്കു നൽകീടിനാൻ സ്വർണ്ണരത്നോജ്ജ്വലം മാല്യം മഹാപ്രഭം വർണ്ണവൈചിത്ര്യമനഘമനുപമം.....................4990 ആദിത്യപുത്രനു നൽകിനാനാദരാ- ലാദിതേയാധിപപുത്രതനയനും അംഗദദ്വന്ദ്വം കൊടുത്തോരനന്തരം മംഗലാപാംഗിയാം സീതയ്ക്കു നൽകിനാൻ മേരുവും ലോകത്രയവും കൊടുക്കിലും പോരാ വിലയതിനങ്ങനെയൊള്ളൊരു ഹാരം കൊടുത്തതു കണ്ടു വൈദേഹിയും പാരം പ്രസാദിച്ചു മന്ദസ്മിതാന്വിതം കണ്ഠദേശത്തിങ്കൽനിന്നങ്ങെടുത്തിട്ടു രണ്ടുകൈകൊണ്ടും പിടിച്ചു നോക്കീടിനാൾ.................5000 ഭർത്തൃമുഖാബ്ജവും മാരുതി വക്ത്രവും മദ്ധ്യേ മണിമയമാകിയ ഹാരവും ഇംഗിതജ്ഞൻ പുരുഷോത്തമനന്നേരം മംഗലദേവതയോടു ചൊല്ലീടിനാൻ ‘ഇക്കണ്ടവർകളിലിഷ്ടനാകുന്നതാ- രുൾക്കമലത്തിൽ നിനക്കു മനോഹരേ! നൽകീടവന്നു നീ മറ്റാരുമില്ല നി- ന്നാകൂതഭംഗം വരുത്തുവാനോമലേ!’ എന്നതു കേട്ടു ചിരിച്ചു വൈദേഹിയും മന്ദം വിളിച്ചു ഹനുമാനു നൽകിനാൾ...................5010 ഹാരവും പൂണ്ടു വിളങ്ങിനാനേറ്റവും മരുതിയും പരമാനന്ദസംയുതം അഞ്ജലിയോടും തിരുമുമ്പിൽ നിന്നിടു- മഞ്ജനാപുത്രനെക്കണ്ടു രഘുവരൻ മന്ദമരികേ വിളിച്ചരുൾചെയ്തിതാ- നന്ദപരവശനായ് മധുരാക്ഷരം ‘മാരുതനന്ദന വേണ്ടും വരത്തെ നീ വീര വരിച്ചുകൊൾകേതും മടിയാതെ’ എന്നതു കേട്ടു വന്ദിച്ചു കപീന്ദ്രനും മന്നവൻ തന്നോടപേക്ഷിച്ചരുളിനാൻ....................5020 ‘സ്വാമിൻ പ്രഭോ നിന്തിരുവടിതന്നുടെ നാമവും ചാരുചരിത്രവുമുള്ള നാൾ ഭൂമിയിൽ വാഴ്‌വാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊൾവാനനാരതം രാമജപസ്മരണശ്രവണങ്ങളിൽ മാമകമാനസേ തൃപ്തിവരാ വിഭോ! മറ്റുവരം മമ വേണ്ട ദയാനിധേ! മറ്റുമിളക്കമില്ലാതൊരു ഭക്തിയു- മുണ്ടായിരിക്കണ'മെന്നതു കേട്ടൊരു പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ...................5030 'മൽകഥയുള്ളനാൾ മുക്തനായ്‌ വാഴ്കനീ ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!' ജാനകീദേവിയും ഭോഗാനുഭൂതികൾ താനേ വരികെന്നനുഗ്രഹിച്ചീടിനാൾ ആനന്ദബാഷ്പപരീതാക്ഷനായവൻ വീണുനമസ്കൃത്യ പിന്നെയും പിന്നെയും രാമസീതാഞ്ജയാപരം പണിപ്പെട്ടു******** രാമപാദാബ്ജവും ചിന്തിച്ചു ചിന്തിച്ചു ചെന്നു ഹിമാചലം പുക്കു തപസ്സിനായ്‌ പിന്നെ ഗുഹനെ വിളിച്ചു മനുവരൻ..................5040 'ഗച്ഛ സഖേ! പുരം ശൃംഗീവരം ഭവാൻ മൽചരിത്രങ്ങളും ചിന്തിച്ചു വാഴ്കനീ ഭോഗങ്ങളെല്ലാം ഭുജിച്ചു ചിരം പുന- രേകഭാവം ഭജിച്ചീടുകെന്നോടു നീ' ദിവ്യാംബരാഭരണങ്ങളെല്ലാം കൊടു- ത്തവ്യാജഭക്തനെ യാത്ര വഴങ്ങിനാൻ പ്രേമഭാരേണ വിയോഗദുഃഖം കൊണ്ടു രാമനാലാശ്ലിഷ്ടനായ ഗുഹൻ തദാ ഗംഗാനദീ പരിശോഭിതമായൊരു ശൃംഗീവരം പ്രവേശിച്ചു മരുവിനാൻ......................5050 മൂല്യമില്ലാത വസ്ത്രാഭരണങ്ങളും മാല്യകളഭ ഹരിചന്ദനാദിയും പിന്നെയും പിന്നെയും വേണ്ടുവോളം നൽകി മന്നവൻ ഗാഢഗാഢം പുണർന്നാദരാൽ മർക്കടനായകന്മാർക്കും കൊടുത്തുപോയ്‌- കിഷ്കിന്ധപൂകെന്നയച്ചരുളീടിനാൻ സുഗ്രീവനും വിയോഗേന ദുഃഖം കൊണ്ടു കിഷ്കിന്ധപുക്കു സുഖിച്ചു മരുവിനാൻ സീതാജനകനായീടും ജനകനെ പ്രീതിയോടെ പറഞ്ഞാശ്ലേഷവും ചെയ്തു..................5060 സീതയെക്കൊണ്ടു കൊടുപ്പിച്ചൊരോതരം നൂതനപട്ടാംബരാഭരണാദിയും നൽകി, വിദേഹരാജ്യത്തിനു പോകെന്നു പുൽകിക്കനിവോടു യാത്ര വഴങ്ങിനാൻ കാശിരാജാവിനും വസ്ത്രാഭരണങ്ങ- ളാശയാനന്ദം വരുമാറു നൽകിനാൻ പിന്നെ മറ്റുള്ള നൃപന്മാർക്കുമൊക്കവെ മന്നവൻ നിർമ്മലഭൂഷണാദ്യങ്ങളും സമ്മാനപൂർവ്വം കൊടുത്തയച്ചീടിനാൻ സമ്മോദമുൾക്കൊണ്ടു പോയാരവർകളും....................5070 നക്തഞ്ചരേന്ദ്രൻ വിഭീഷണനന്നേരം ഭക്ത്യാ നമസ്കരിച്ചാൻ ചരണാംബുജം 'മിത്രമായ്‌ നീ തുണച്ചോരുമൂലം മമ ശത്രുക്കളെജ്ജയിച്ചേനൊരുജാതി ഞാൻ ആചന്ദ്രതാരകം ലങ്കയിൽ വാഴ്ക നീ നാശമരികളാലുണ്ടാകയില്ല തേ എന്നെ മറന്നുപോകാതെ നിരൂപിച്ചു പുണ്യജനാധിപനായ്‌ വസിച്ചീടെടോ! വിഷ്ണുലിംഗത്തെയും പൂജിച്ചു നിത്യവും വിഷ്ണുപരായണനായ്‌ വിശുദ്ധാത്മനാ...................5080 മുക്തനായ്‌ വാണീടുകെ'ന്നു നിയോഗിച്ചു മുക്താഫലമണിസ്വർണ്ണഭാരങ്ങളും ആവോളവും കൊടുത്താശു പോവാനയ- ച്ചാവിർമ്മുദാ പുണർന്നീടിന്നാൻ പിന്നെയും ചിത്തേ വിയോഗദുഃഖം കൊണ്ടു കണ്ണുനീ- രത്യർത്ഥമിറ്റിറ്റു വീണും വണങ്ങിയും ഗദ്ഗദവർണ്ണേന യാത്രയും ചൊല്ലിനാൻ നിർഗ്ഗമിച്ചാനൊരുജാതി വിഭീഷണൻ ലങ്കയിൽ ചെന്നു സുഹൃജ്ജനത്തോടുമാ- തങ്കമൊഴിഞ്ഞു സുഖിച്ചു വാണീടിനാൻ...................5090 </poem> e1hwmntfwhxg9ur8qtf8zvfpbmye2h0 അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാമായണമാഹാത്മ്യം 0 4369 247052 147084 2026-09-04T09:49:59Z ~2026-44247-58 13522 247052 wikitext text/x-wiki {{രാമായണം യുദ്ധകാണ്ഡം}} <poem> അദ്ധ്യാത്മരാമായണമിദമെത്രയു- മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോക്തം.................5120 അദ്ധ്യയനം ചെയ്കിൽ മർത്ത്യനിജ്ജന്മനാ മുക്തി സിദ്ധിയ്ക്കുമതിനില്ല സംശയം മൈത്രീകരം ധനധാന്യവൃദ്ധിപ്രദം ശത്രുവിനാശനമാരോഗ്യവർദ്ധനം ദീർഘായുരർത്ഥപ്രദം പവിത്രം പരം സൗഖ്യപ്രദം സകലാഭീഷ്ടസാധകം ഭക്ത്യാപഠിക്കിലും ചൊൽകിലും തൽക്ഷണേ മുക്തനായീടും മഹാപാതകങ്ങളാൽ അർത്ഥാഭിലാഷി ലഭിക്കു മഹാധനം പുത്രാഭിലാഷി സുപുത്രനേയും തഥാ...................5130 സിദ്ധിയ്ക്കുമാര്യജനങ്ങളാൽ സമ്മതം വിദ്യാഭിലാഷി മഹാബുധനായ്‌ വരും വന്ധ്യായുവതി കേട്ടീടുകിൽ നല്ലൊരു സന്തതിയുണ്ടാമവൾക്കെന്നു നിർണ്ണയം, ബദ്ധനായുള്ളവൻ മുക്തനായ്‌ വന്നിടു- മർത്ഥി കേട്ടീടുകിലർത്ഥവാനായ്‌ വരും ദുർഗ്ഗങ്ങളെല്ലാം ജയിക്കായ്‌വരുമതി- ദുഃഖിതൻ കേൾക്കിൽ സുഖിയായ്‌ വരുമവൻ ഭീതനിതു കേൾക്കിൽ നിർഭയനായ്‌വരും വ്യാധിതൻ കേൾക്കിലനാതുരനായ്‌ വരും.....................5140 ഭൂതദൈവാത്മാർത്ഥമായുടനുണ്ടാകു- മാധികളെല്ലാമകന്നുപോം നിർണ്ണയം ദേവപിതൃഗണതാപസമുഖ്യന്മാ- രേവരുമേറ്റം പ്രസാദിക്കുമത്യരം കൽമഷമെല്ലാമകലുമതേയല്ല ധർമ്മാർത്ഥകാമമോക്ഷങ്ങൾ സാധിച്ചിടും അദ്ധ്യാത്മരാമായണം പരമേശ്വര- നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ- ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും....................5150 സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ ബദ്ധമോദം പരമാർത്ഥമിതൊക്കെവേ ഭക്ത്യാ പറഞ്ഞടങ്ങീ കിളിപ്പൈതലും ചിത്തം തെളിഞ്ഞു കേട്ടു മഹാലോകരും </poem> ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ യുദ്ധകാണ്ഡം സമാപ്തം 56d13o7c1carb80tzln186rvsjnw9ou താൾ:Aparadhikal (Changampuzha).pdf/1 106 83582 247060 243672 2026-09-04T11:46:55Z Hardika Kunju 13247 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247060 proofread-page text/x-wiki <noinclude><pagequality level="3" user="Hardika Kunju" /></noinclude>== അപരാധികൾ ==<noinclude></noinclude> br6or35g5uelk53uttuwbu5q62z3i3u താൾ:ഗാന്ധിസം.pdf/166 106 85046 247044 246010 2026-09-03T13:57:50Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247044 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|158}}</noinclude>ക്കുന്ന ആൽമാവിനെ സംസ്കരിച്ച് മഹത്തായ ആൽമാവായി പരിണമിപ്പിക്കുക എന്നതു് സാധിച്ച വ്യക്തിയെ മഹാൽമാവെന്നു സാധാരണന്മാർ പറയുന്നതിൽ യാതൊരു അസാംഗത്യവുമില്ല. {{text-indent|2em|മേല്പറഞ്ഞ പരമധൎമ്മം മനുഷ്യജീവിതത്തിന്റെ ആദർശമാണു്. ഗാന്ധിജി പറയും "ഈശ്വരൻ ഒരു ശക്തിയാണെന്നതാണു പരമാൎത്ഥം. അദ്ദേഹം ജീവിത സാരാംശമാണ്. അദ്ദേഹം ശുദ്ധവും നിൎമ്മലവുമായ ബോധമാണു്. അദ്ദേഹം അനശ്വരനാണ്. എന്നാലും അത്ഭുതമെന്നേ പറയേണ്ടൂ. സർവ്വശക്തവും സജീവവുമായ ആ ശക്തിയിൽ നിന്നും ഗുണം നേടാനോ അതിനെ ശരണം പ്രാപിക്കാനോ എല്ലാവൎക്കും കഴിയുന്നില്ല" എന്നു്. ഈ അഭിപ്രായം തെളിയിക്കാൻ ഉദാഹരണമായി വിദ്യുശ്ഛക്തിയെപ്പറ്റി പറയുന്നു. വിദ്യുശ്ഛക്തി സകല സ്ഥലത്തുമുണ്ടെങ്കിലും അതിനേക്കൊണ്ടു് പ്രയോജനമുണ്ടാക്കണമെങ്കിൽ ചില പ്രത്യേക നിയമങ്ങൾ അനുഷ്ഠിക്കേണമെന്നുണ്ടല്ലോ. സയൻസു പഠിച്ചവൎക്കറിയാം ചില പ്രത്യേക സാധനങ്ങൾ പ്രത്യേക അളവിൽ ചേർത്ത് ചില രാസപ്രയോഗങ്ങൾക്കു സൗകര്യമുണ്ടാക്കിയോ അഥവാ വെള്ളച്ചാട്ടം മുതലായ ചലന വിശേഷങ്ങളിലെ ശക്തി യന്ത്ര വിശേഷങ്ങളിൽ രൂപഭേദേന സ്വീകരിച്ചോ ആണു് ഇലക്ട്രിസിറ്റി എടുക്കുന്നതു് എന്നു്. പിന്നീടു് പല പ്രയോജനങ്ങളും അതു കൊണ്ടുണ്ടാക്കുന്നു. അതു പോലെ നിശ്ചിതമായ ചില കൎമ്മ പദ്ധതികളും മനോഭാവവും സംജാതമാക്കിയാൽ മൃതമെന്ന പോലെയിരിക്കുന്ന ഈശ്വര ശക്തി ജീവത്തായി കൈയ്ക്കലാക്കാവുന്നതേയുള്ളൂ. ഈ നിയമത്തെ ഒറ്റ വാക്കിൽ ഗാന്ധിജി 'ബ്രഹ്മചര്യ'മെന്നു പറയും. എന്നാൽ അതു കൊണ്ട് നമുക്ക് അർത്ഥ ഗ്രഹണം പൂർത്തിയാകുന്നില്ല. ഗാന്ധിജി ആശ്രമത്തിലേ അ}}<noinclude></noinclude> qqscliqpigx7b3mce45r494gd1mxrri താൾ:ഗാന്ധിസം.pdf/72 106 85049 247047 246013 2026-09-03T18:46:59Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247047 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|64}}</noinclude>യിലാണു സ്ഥിതിചെയ്യുന്നതു്. അത്രയ്ക്കുണ്ടു് ധനത്തിനു രാഷ്ട്ര ജീവിതവുമായി ബന്ധം. തുല്യത പാലിച്ചില്ലെങ്കിൽ സാമ്പത്തികശക്തി രാഷ്ട്രീയ ശക്തിയെ അടിമപ്പെടുത്തും. ധനാഢ്യന്മാർ പണം കൊടുത്തു വോട്ടു സമ്പാദിക്കുന്നതു തന്നെ ഉദാഹരണം. മുതലാളിത്വവും ജനപ്രഭുത്വഭരണവും തമ്മിൽ പൊരുത്തമില്ല. വ്യക്തികളുടെ ആദായം തമ്മിൽ വലിയ അന്തരം പാടില്ല. ഇതിനു ഏറ്റവും പറ്റിയ മാർഗമല്ലേ ഖാദി പ്രസ്ഥാനം മുതലായ? {{text-indent|2em|ന്യായവും മാന്യവുമായ രീതിയിൽ ഏതു വ്യക്തിക്കും അത്യാവശ്യ ജീവിതാവശ്യങ്ങൾ സാധിക്കണം. ഇതില്ലെങ്കിൽ "മനുഷ്യത്വം" ഇല്ലാതാകും. വലിയ യന്ത്രശാലകൾ മുഖേന ഉല്പാദനം നടത്തിയാൽ തൊഴിലില്ലായ്മയും മുതലാളിത്വ വർദ്ധനയും ഫലമാകും. മനുഷ്യത്വം നശിക്കും. യന്ത്രങ്ങളേക്കാളും വിഭവങ്ങളേക്കാളും മഹത്വമുള്ളതല്ലേ മനുഷ്യത്വം? ഈ മനുഷ്യത്വം നിലനിൎത്താനായിട്ടാണ് മഹാ യന്ത്രശാലകൾ പാടില്ലെന്നു ഗാന്ധിജി പറയുന്നത്. അദ്ദേഹത്തിനു യന്ത്രത്തോടോ സയൻസിനോടോ വിരോധമില്ല. പക്ഷേ അവ ചൂഷണത്തിനും ഹിംസക്കും ഉപകരണങ്ങളാകരുതെന്നേയുള്ളൂ. ഈ വിഷയത്തേപ്പറ്റി അടുത്തൊരദ്ധ്യായത്തിൽ കൂടി വിസ്മരിക്കുന്നുണ്ടു്.}} {{text-indent|2em|ഗാന്ധിജി പ്രയോഗിക ആദർശവാനാണു്. അദ്ദേഹത്തിന്റെ സൃഷ്ടിപരിപാടി ഈ ഇരുപതാം നൂറ്റാണ്ടിനേപ്പോലും കവച്ചുവയ്ക്കുന്നതാണു്. അല്ലാതെ കാളവണ്ടിബുദ്ധിയോ "ഒറ്റ മുണ്ടു പരിഷ്കാരമോ" അല്ല. കായിക സുഖത്തിനു പ്രാധാനം നൽകുന്ന പാശ്ചാത്യ പരിഷ്കാരം നമുക്കു വേണ്ട എന്നദ്ദേഹം പറയുന്നെങ്കിൽ അതിൽ അതിശയിപ്പാനില്ല. എന്തെന്നാൽ ഗാന്ധിയുടെ അഭിപ്രായത്തിൽ "ചഞ്ചലയായ പക്ഷിയേ}}<noinclude></noinclude> 1xwlcc3192t13r2ima3bvmhlz9o5df8 താൾ:ഗാന്ധിസം.pdf/164 106 85126 247040 246097 2026-09-03T13:34:20Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247040 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|156}}</noinclude>നും മറ്റെല്ലാറ്റിനും സഹായകമായിരിക്കത്തക്ക പ്രത്യേകതയുണ്ടു്. വ്യക്തികൾക്കു് ജന്മോദ്ദേശം ഈശ്വര സാക്ഷാൽക്കാരമായിരിക്കെ അതിനുവേണ്ടി സ്വീകരിക്കേണ്ടതായ ഈ നിയമങ്ങൾ മൂലം ദേശം കൂടി പുരോഗമിക്കുമെന്നതാണ് ഈ വക നിയമങ്ങൾക്കുള്ള പ്രത്യേക വൈശിഷ്ട്യം. {{ന|{{bar}}}} {{ന|{{തലക്കെട്ട്3|10 ഉപസംഹാരം}}}} {{ന|{{bar}}}} {{text-indent|2em|"പാവങ്ങൾക്കു വേണ്ടി ഏതൊരാളിന്റെ ഹൃദയം വാൎന്നൊഴുക്കുന്നുവോ ആ ആളിനെ മഹാത്മാവെന്നു ഞാൻ വിളിക്കും" എന്നു വിവേകാനന്ദ സ്വാമികൾ പറഞ്ഞിട്ടുണ്ട്. ഈ അൎത്ഥത്തിൽ 'മഹാത്മാ' പദത്തിനു ഗാന്ധിജിയോളം അർഹത സമ്പാദിച്ച ഒരു വ്യക്തിയെ ലോകം ഇന്നു വരെ കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. എന്നാൽ ഈ 'മഹാത്മാ' സ്ഥാനത്തപ്പറ്റി ഗാന്ധിജി പറയുന്നതോ അദ്ദേഹത്തിന്റെ പ്രധാന ഭാഗമേ അല്ലെന്നാണു്. 1921-ൽ തന്നെ യംഗ് ഇൻഡ്യയിൽ അദ്ദേഹം എഴുതി "എന്റെ 'മഹാത്മാ' പട്ടം വിലയില്ലാത്തതാണു്. എന്റെ ബാഹ്യ പ്രവൎത്തനങ്ങളെ, രാഷ്ട്രീയ തലത്തിലുള്ള പ്രവൎത്തനങ്ങളെ, പുംസ്ക്കരിച്ചാണ് അതുണ്ടായതു്. രാഷ്ട്രിയ കാര്യം തന്നെ എന്റെ പ്രധാന ഭാഗമല്ല. അതിനാൽ 'മഹാത്മാ' പദം ക്ഷണഭംഗുരമാണ്. വിലയുള്ളതായ എന്നിൽ ഉള്ളത് സത്യം, അഹിംസ, ബ്രഹ്മചര്യം ഇവയിലുള്ള എന്റെ നിർബന്ധമാണ്. അതാണു് എന്റെ സാക്ഷാൽ ഭാഗം. ഈ ഭാഗം എത്ര നിസ്സാരമായാലും അപഹാ}}<noinclude></noinclude> r18f7yx2b75cqezj2euq5o2pmgoqvrz താൾ:ഗാന്ധിസം.pdf/165 106 85127 247042 246753 2026-09-03T13:35:38Z Sreejithk2000 57 247042 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|157}}</noinclude>സ്യമല്ല. അതു് എന്റെ സർവസ്വവും ആണു്. അതിൽ വച്ചുണ്ടാകുന്ന അപജയങ്ങളും തെറ്റിദ്ധാരണകളും വിജയ സോപനത്തിലേക്കുള്ള പടികൾ മാത്രകയാൽ അവയ്ക്കു പോലും ഞാൻ വില കല്പിക്കുന്നു." {{text-indent|2em|മഹത്തായ ആത്മാവു് എന്ന നിലയിലും ഗാന്ധിജി മഹാത്മാ തന്നെയാണു്. അദ്ദേഹം എത്ര വേണമെങ്കിലും നിഷേധിക്കട്ടെ. നിഷേധത്തിന്റെ കാരണം മഹാത്മാ പദം ഈശ്വരനു മാത്രം ചേരുന്ന പര്യായമെന്നു ധരിക്കുന്നതു കൊണ്ടായിരിക്കാം. അഥവാ അഹിംസാതത്വത്തിലെ വിനീത സ്വഭാവത്തിന്റെ പൂർണത കൊണ്ടായിരിയ്ക്കാം. നിസ്സാരാത്മാക്കളായ അഥവാ തുച്ഛാത്മാത്മാക്കളായ സാമാന്യന്മാൎക്ക് അദ്ദേഹം മഹാത്മാ തന്നെ. എന്തെന്നാൽ ഗാന്ധി മതം അനുസരിച്ചു തന്നെ നമ്മുടെ വാദം സമൎത്ഥിയ്ക്കാവുന്നതേയുള്ളൂ. സകലരിലും ഈശ്വരത്വമുണ്ടു്. അതിനാൽ ഒരു കണക്കിൽ സകലരും അവതാരമാണു്. എന്നാൽ ഈശ്വരത്വം ഉൾക്കൊള്ളുന്ന മനുഷ്യൻ ആ ഈശ്വരത്വത്തിൽ - പൂർണതയിൽ ലയിക്കുന്നതിന് ശ്രമിച്ചു് ഏതാണ്ടു വിജയത്തിലെത്തിയവരെ മാത്രമേ അവതാരമായി ഗണിയ്ക്കാറുള്ളൂ എന്നു ഗിന്ധിജി തന്നെ പറയാറുണ്ടു്. അപൂർണതയോടുകൂടിയ മനുഷ്യത്വം സംസ്ക്കരിച്ചു് പൂർണതയാകുന്ന ഈശ്വരതത്തിലെത്തുക എന്നതാണു് പരമമായ മനുഷ്യധൎമ്മം എന്നു് എല്ലാ മതങ്ങളുമെന്ന പോലെ ഗാന്ധി മതവും പ്രഖ്യാപിക്കുന്നു. മനുഷ്യ ധൎമ്മം ഏറ്റവും ഭംഗിയായി നിർവഹിച്ച ഒരു വ്യക്തിയത്രേ ഗാന്ധിജി. മനുഷ്യ സങ്കൽപ്പത്തിൽ പൂർണതയോടു ഏറ്റവും സമീപിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നതിലും പക്ഷാന്തരത്തിനവകാശമില്ല. അപ്പോൾ തുച്ഛമായി മാത്രം മനുഷരിൽ ലയിച്ചിരി}}<noinclude></noinclude> o825adrtp5ywql7a0qdz9l23zyttikz താൾ:ഗാന്ധിസം.pdf/78 106 85131 247048 246103 2026-09-04T04:47:00Z Sreejithk2000 57 /* തെറ്റുതിരുത്തൽ വായന കഴിഞ്ഞവ */ 247048 proofread-page text/x-wiki <noinclude><pagequality level="3" user="Sreejithk2000" />{{ന|70}}</noinclude>എന്നതിനാൽ വ്യവസായീകരണം ഡെമോക്രസിയേ സംബന്ധിച്ചേടത്തോളം പുരോഗമനപരമല്ലെന്നു വ്യക്തം. ഈ വ്യവസായീകരണം കൊണ്ടു് ഉല്പാദനം വർദ്ധിക്കുകയും അധികമുള്ള സാധനങ്ങൾ വിറ്റഴിക്കാൻ കമ്പോളങ്ങൾ തിരക്കുകയും ആയി. ഈ ദുരയിലാണു് സാമ്രാജ്യ മോഹത്തിന്റെ ബീജം. സാമ്രാജ്യ മോഹം യുദ്ധങ്ങളുണ്ടാകുന്നതിനു കാരണവുമാണു്. അതിനാൽ വ്യവസായീകരണത്തെ ഭാരതത്തിൽ പ്രോത്സാഹിപ്പിക്കാൻ നിവൃത്തിയില്ലെന്നു ഗാന്ധിജി സമർത്ഥിക്കുന്നു. പിന്നെ ഒരു കാര്യം സോഷ്യലിസ്റ്റു രാജ്യത്തിൽ കാണുന്ന കേന്ദ്രീകരണ വ്യവസായനയം വേണ്ടെന്നുവയ്ക്ക കൂടിയാണു്. കേന്ദ്രീകരിച്ചാലും വ്യവസായവർദ്ധനകൊണ്ടു് മുൻപറഞ്ഞ ദോഷം ഉണ്ടാകുന്നുണ്ടു്. സോഷ്യലിസത്തിലെ തുല്യവിതരണനയം ഉണ്ടെങ്കിലും സാമ്രാജ്യ ദുൎമ്മോഹവും യുദ്ധവും തടയുന്നതിനു് ഇതു പര്യാപ്തമല്ല. കേന്ദ്രീകരണം തടയുക എന്നാൽ വിശകലിത നയം (Decentralisation) സ്വീകരിക്ക എന്നൎത്ഥം. അപ്പോൾ വൻ വ്യവസായങ്ങളെ നിരുത്സാഹപ്പെടുത്തി വിശകലിത നയം നടപ്പാക്കേണ്ടതു് ശാശ്വതമായ സമാധാനത്തിന്റെ അസ്ഥിവാരമാണെന്നു വന്നു കൂടുന്നു. കൂടാതെ സാമ്പത്തിക തുല്യത എന്ന ആദർശവും സ്വീകരിച്ചേ മതിയാകൂ. ഇതു വേണമെങ്കിൽ ഉല്പാദനവും വിശകലിത നയത്തിൽ കൂടി വേണമെന്നു വന്നു ചേരുന്നു. {{text-indent|2em|മേല്പറഞ്ഞ തത്വങ്ങൾ വച്ചും കൊണ്ടു ഇൻഡ്യയുടെ പ്രത്യേക പരിതഃസ്ഥിതികളെ പരിശോധിക്കുന്ന പക്ഷം മനുഷിന്റെ നിത്യാവശ്യത്തിനു തരുന്നതും അസംസ്കൃത സാധനം ഇവിടെത്തന്നെ സുലഭമായിട്ടുള്ളതും ഇപ്പോൾ വ്യവസായ വർദ്ധനവിൽ കേന്ദ്രീകരണത്തിനും മുതലാളിത്തത്തിനും കൂടുതൽ കാരണമായിക്കാണുന്നതും വസ്ത്ര വിഷയമാണെന്നതിൽ തൎക്കമില്ലല്ലോ.}}<noinclude></noinclude> 4sfpivs27g45e85vurjlaalth2o4vis